QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Hadid

ٱلْحَدِيد

Muhammad Amani Moulavi (d. 1987) · Surah 57 · 29 verses

57:1–3

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

هُوَ ٱلۡأَوَّلُ وَٱلۡأٓخِرُ وَٱلظَّـٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٌ

ആമുഖം: ഹദീദ് മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 29 - വിഭാഗം 4 നബി ˜ ഉറങ്ങുന്നതിന്മുമ്പായി "മുസ∫ിഹാത്ത്' (ഇൗ സൂറത്തിലു ള്ളതുപോലെ "തസ്ബീഹി'ന്റെ വാക്കുകൾകൊണ്ട് ആരംഭിക്കുന്ന സൂറത്തുകൾ) ഓതാറുണ്ടായിരുന്നുവെന്നും, (വേറെ) ആയിരം ആയത്തുകളെക്കാൾ ശ്രേഷ്ഠ മായ ഒരു ആയത്ത് അവയിൽ അടങ്ങിയിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (തി; ദാ; ന.) ഇൗ ഹദീഥിൽ സൂചിപ്പിക്ക പ്പെട്ട വചനം ഇൗ സൂറത്തിലെ മൂന്നാം വചനമാണെന്നാണ് ഇബ്നു കഥീർ (റ) മുതലായവരുടെ അഭിപ്രായം. സൂ: ഹശ്റിന്റെ അവസാനഭാഗമാണെന്നും അഭി പ്രായമുണ്ട്. അല്ലാഹുവിന്റെ ഗുണമാഹാത്മ്യങ്ങളെ കുറിക്കുന്ന ഉൽകൃഷ്ട നാമ ങ്ങളിൽ ചിലത് ആ വചനങ്ങളിൽ അടങ്ങിയിട്ടുള്ളതാണ് അതിന് കാരണം. പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാ ഹുവിന് "തസ്ബീഹു' ധ സ്തോത്ര കീർത്തനം പ ചെയ്യുന്നു. അഗാധ ജ്ഞനായ പ്രതാപശാലിയത്രെ അവൻ. (2) ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവ ന്നാകുന്നു; അവൻ ജീവിപ്പിക്കുക യും, മരിപ്പിക്കുകയും ചെയ്യുന്നു; അവൻ, എല്ലാ കാര്യത്തിനും കഴി വുള്ളവനുമാകുന്നു. പ്രവൃത്തികൊണ്ടോ, മനഃപൂർവ്വമോ സൃഷ്ടിസഹജ മായ നിലക്കോ, ബുദ്ധിവർഗങ്ങളിൽ നിന്നോ അല്ലാത്തവയിൽനിന്നോ, ജീവവ സ്തുക്കളിൽനിന്നോ തരത്തിലായാലും വേണ്ട തില്ലസ്രഷ്ടാവിന്റെ മഹത്വങ്ങളെ പ്രകീർത്തനം ചെയ്യുക എന്ന സാമാന്യാർത്ഥ ത്തിലാണ് ഇവിടെ "തസ്ബീഹ്'(സ്തോത്രകീർത്തനം) ഉപയോഗിക്കപ്പെട്ടിരിക്കു ന്നത്. ഏതൊരു വസ്തു എടുത്താലും ശരി അത് അതിന്റെതായ "തസ്ബീഹ്' നടത്തിക്കൊണ്ടിരിക്കാതെയില്ല. പക്ഷേ, അതതിന്റെ തസ്ബീഹ് എന്താണ്, എങ്ങ നെയാണ് എന്ന് സൂക്ഷ്മമായി നിർവ്വചിക്കുവാൻ നമുക്ക് സാധ്യമല്ല. അതെ, . ർൾീത്ഥിദ്ധൃത്തിഖി ത്സ യ്യുന്ദിറിവു ള്ളൃട്ടിക്കഠൃ യ്യുല (ഏതൊരു വസ്തുവും തന്നെ അവനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് ചെയ്യാത്തതായിട്ടില്ല. പക്ഷേ, അവരുടെ തസ്ബീഹ് നിങ്ങൾ ഗ്രഹിക്കുകയില്ല. (സൂ: 44.) അഖില വിധത്തിലല്ലെങ്കിൽ മറ്റൊരു അവന് തസ്ബീഹ് നടത്താതിരിക്കും?! അറിഞ്ഞോ, അറി യാതെയോ അവന്റെ നാമങ്ങളെ വാഴ്ത്താതെയും, അവന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യാതെയും ഇരിക്കുവാൻ എങ്ങനെ സാധിക്കും? ഇല്ല, സാധി ക്കയില്ല. കാരണം, തുടർന്നുള്ള 3 - 6 വചനങ്ങളിൽനിന്ന് സ്പഷ്ടമാകുന്നതാ ണ്. (3) അവൻ ആദ്യനായു ള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷ നായുള്ളവനുമത്രെ. അവൻ എല്ലാ വസ്തുവെ (അഥവാ കാര്യ ത്തെ)ക്കുറിച്ചും അറിവുള്ളവനുമാ കുന്നു. (1) തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യുന്നു, ചെയ്തിരി ക്കുന്നു അല്ലാഹുവിന് ആകാശങ്ങളിലുള്ളത് ഭൂമിയിലും അവൻ, അവനത്രെ പ്രതാപശാലി അഗാധജ്ഞനായ, യുക്തി മാൻ (2) അവന്നാണ്, അവന്റെതാണ് ആകാശങ്ങളുടെ രാജത്വം (ആധിപത്യം) ഭൂമിയുടെയും അവൻ ജീവിപ്പിക്കുന്നു മരിപ്പി ക്കുകയും ചെയ്യുന്നു അവൻ(ആകുന്നുതാനും) എല്ലാ കാര്യ ത്തിനും, വസ്തുവിനും കഴിവുള്ളവനും (3) അവൻ, അവനത്രെ ആദ്യനാകുന്നു, ഒന്നാമത്തെവൻ അന്ത്യനും പ്രത്യക്ഷനും, സ്പഷ്ടമായവനും, വെളിപ്പെട്ടവനും പരോക്ഷമായവനും, മറഞ്ഞവനും, ആന്തരത്തിലുള്ളവനും അവൻ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും അറിവുള്ളവനാകുന്നു ഈ വചനത്തിൽ കാണുന്ന ഓരോ നാമത്തിന്റെയും അർത്ഥവ്യാപ്തി യിൽ പരിഗണിക്കപ്പെട്ടിട്ടുള്ള ആശയങ്ങൾ വിവരിക്കുന്നപക്ഷം അത് വളരെ ദീർഘിച്ചുപോകുന്നതാണ്. ഉറങ്ങുവാൻ പോകുമ്പോൾ നബി ˜ പ്രാർത്ഥിക്കാ റുണ്ടായിരുന്നതും, എല്ലാവരും പ്രാർത്ഥിക്കുവാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ള തുമായ ഒരു പ്രാർത്ഥനയിൽ നിന്ന് അവയുടെ സംക്ഷിപ്ത സാരം മനിലാ ക്കാവുന്നതാകുന്നു. പ്രസ്തുത ഇതാണ്: (സാരം: "അല്ലാഹുവേ, ആകാശങ്ങളുടെ റേ∫, ഭൂമിയുടെ റേ∫, മഹ ത്തായ "അർശി'ന്റെ റേ∫, ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും റേ∫, ധാന്യവും കുരുവും (അണ്ടിയും) പിളർത്തി മുളപ്പിക്കുന്നവനേ, തൗറാത്തും ഇൻജീലും ഫുർക്വാനും ഇറക്കിയവനേ, ദോഷമുണ്ടാക്കുന്ന എല്ലാ റ്റിന്റെ ദോഷത്തിൽനിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അവയെല്ലാം നിന്റെ പിടുത്തത്തിലാണുള്ളത്'.)"അല്ലാഹുവേ, നീയത്രെ ആദ്യനായുള്ളവൻ, അപ്പോൾ നിനക്കുമുമ്പ് ഒന്നുംതന്നെയില്ല. നീയത്രെ അന്ത്യനായുള്ളവൻ, അപ്പോൾ നിന ക്കുശേഷം ഒന്നുംതന്നെയില്ല. നീയത്രെ പ്രത്യക്ഷനായുള്ളവൻ അപ്പോൾ നിന്റെ മീതെ ഒന്നുംതന്നെയില്ല. നീയത്രെ പരോക്ഷനായുള്ളവൻ. അപ്പോൾ നിന്റെ അടി യിലായി ഒന്നുംതന്നെയില്ല. നീ ഞങ്ങൾക്ക് കടം വീട്ടിത്തരുകയും, ദാരിദ്യ്ര ത്തിൽനിന്ന് ഞങ്ങൾക്ക് ധന്യത നൽകുകയും ചെയ്യേണമേ'! (അ; മു; തി; ബ.) ഈ അന്ത്യഭാഗം ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. "നിന്റെ മീതെ ആരുമില്ല' എന്ന് പറഞ്ഞതിന്റെ താൽപര്യം: നിന്നെ അതി ജയിക്കുന്നവനോ, നിന്നെക്കാൾ ദൃഷ്ടാന്തപ്പെട്ടവനോ, നിന്നെക്കാൾ ഉന്നതനോ ആയി ഒന്നുമില്ല എന്നും, "നിന്റെ അടിയിലായി ഒന്നുമില്ല' എന്നതിന്റെ താൽപ ര്യം, നീ അറിയാത്തതായോ, നിന്റെ നിയമത്തിനും നിയന്ത്രണത്തിനും വിധേയ മല്ലാത്തതായോ ഒന്നുമില്ല എന്നുമാകുന്നു. ദൃഷ്ടാന്തങ്ങൾകൊണ്ടും, പ്രവർത്ത നങ്ങൾകൊണ്ടും അല്ലാഹു പ്രത്യക്ഷനും സ്പഷ്ടമായവനുമാണ്. പക്ഷേ, ഈ ബാഹ്യദൃഷ്ടികൊണ്ട് അവനെ കണ്ടെത്തുവാനോ, ഈ ബുദ്ധികൊണ്ട് അവനെ സാധ്യമല്ലാത്തവണ്ണം അവൻ പരോക്ഷനും അസ്പഷ്ടനും തന്നെ. (അവനെപ്പോലെ ഒന്നും തന്നെയില്ല. അവൻ (എല്ലാം) കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു.)
57:4–6

هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۖ وَهُوَ مَعَكُمۡ أَيۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ

لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ

يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ

(4) അവനത്രെ, ആകാശ ങ്ങളെയും ഭൂമിയെയും ആറുദിവസ ങ്ങളിലായി സൃഷ്ടിച്ചവൻ; പിന്നീട് അവൻ "അർശി'ൽ ധ സിംഹാസന ത്തിൽ പ ആരോഹണം ചെയ്തു. ഭൂമിയിൽ കടന്നുകൂടുന്ന തും, അതിൽനിന്ന് പുറത്തുപോകു ന്നതും, ആകാശത്തുനിന്ന് ഇറങ്ങു ന്നതും, അതിൽ കയറിച്ചെല്ലുന്നതും, (എല്ലാം) അവൻ അറിയുന്നു. നിങ്ങൾ എവിടെയായിരിക്കട്ടെ, അവൻ നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (5) ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവ ന്നാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (6) രാത്രിയെ അവൻ പക ലിൽ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവൻ, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു. (4) അറിയും, അറിയുന്നു കടക്കുന്ന (പ്രവേശിക്കുന്ന)ത് ഭൂമിയിൽ പുറപ്പെടുന്നതും അതിൽനിന്ന് ഇറങ്ങു ന്നതും ആകാശത്തുനിന്ന് അതിൽ കയറുന്നതും അവൻ നിങ്ങളുടെ കൂടെ (ഒപ്പം) ഉണ്ട് നിങ്ങൾ എവിടെ ആയിരുന്നാലും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവ നാണ് (5) അവന്നാകുന്നു ആകാശങ്ങളുടെ രാജത്വം, ആധി പത്യം ഭൂമിയുടെയും അല്ലാഹുവിങ്കലേക്ക് തന്നെ മടക്കപ്പെ ടും, മടക്കപ്പെടുന്നു കാര്യങ്ങൾ (6) അവൻ കടത്തുന്നു, പ്രവേശിപ്പി ക്കുന്നു രാത്രിയെ പകലിൽ പകലിനെയും പ്രവേശിപ്പി ക്കുന്നു രാത്രിയിൽ അവൻ അറിയുന്നവനാണ് നെഞ്ഞു (ഹൃദയം) കളിലുമുള്ളതിനെ ആകാശഭൂമികളെ ആറുദിവസങ്ങളിൽ സൃഷ്ടിച്ചുവെന്നതിന്റെയും, അല്ലാഹു "അർശി'ൽ ആരോഹണം ചെയ്തുവെന്നതിന്റെയും ഉദ്ദേശ്യങ്ങളെക്കു റിച്ചും മറ്റും സൂ: സജദഃ 4, 5 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലായി ഒന്നി ലധികം പ്രാവശ്യം നാം വിവരിച്ചിരിക്കുന്നു. ഭൂമിയിലും ആകാശത്തിലും പ്രവേ ശിക്കുന്നതിനെയും, അവയിൽനിന്ന് പുറത്തുവരുന്നതിനെയും സംബന്ധിച്ച് സൂ: 2 ന്റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. മേൽ ചൂണ്ടിക്കാണിച്ച യാഥാർത്ഥ്യങ്ങളെ മുഖവുരയായി ഉദ്ധരിച്ചശേഷം അല്ലാഹു മനുഷ്യരെ അഭിമു ഖീകരിച്ചു പറയുന്നു:
57:7

ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَأَنفِقُواْ مِمَّا جَعَلَكُم مُّسۡتَخۡلَفِينَ فِيهِۖ فَٱلَّذِينَ ءَامَنُواْ مِنكُمۡ وَأَنفَقُواْ لَهُمۡ أَجۡرٞ كَبِيرٞ

(7) (മനുഷ്യരേ) നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂ ലിലും വിശ്വസിക്കുവിൻ; നിങ്ങളെ അവൻ ഏതൊന്നിൽ പ്രാതിനിധ്യം നൽകപ്പെട്ടവരാക്കി വെച്ചിരിക്കു ന്നുവോ അതിൽനിന്ന് നിങ്ങൾ ചില വഴിക്കുകയും ചെയ്യുവിൻ. എന്നാൽ, നിങ്ങ ളിൽനിന്ന് യാതൊരുവർ വിശ്വസി ക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവർക്ക് വലുതായ പ്രതിഫലമുണ്ട്. (7) നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുവിൻ അവന്റെ റസൂലിലും നിങ്ങൾ ചിലവഴിക്കയും ചെയ്യുക നിങ്ങളെ അവൻ പ്രാതിനിധ്യം നൽകപ്പെട്ടവർ (പ്രതിനിധികൾ) അതിൽ എന്നാൽ (കാരണം) വിശ്വസിച്ചവർ നിങ്ങളിൽനിന്ന് ചിലവഴിക്കുകയും ചെയ്ത അവർക്കുണ്ട് വലിയ പ്രതിഫലം "നിങ്ങളെ പ്രാതിനിധ്യം നൽകപ്പെട് ടവരാക്കിയതിൽ നിന്ന്' എന്ന് പറഞ്ഞ വാക്ക് വളരെ ശ്രദ്ധാർഹമാകുന്നു. സ്വത്തും, സമ്പത്തുമെല്ലാം അല്ലാഹുവിന്റെതാ ണ്. അവന്റെ സൃഷ്ടി, അവൻ നൽകിയത്. മനുഷ്യൻ ജനിക്കും മുമ്പുതന്നെ അവൻ അതിവിടെ ഒരുക്കിവെച്ചിരിക്കുന്നു. അതിൽ വർദ്ധനവും കുറവും വരുത്തുന്നതും അവൻ തന്നെ. അത് ഉപയോഗിക്കുവാനും, കൈകാര്യം നടത്തുവാനും അവൻ മനു ഷ്യനെ നിശ്ചയിച്ചിരിക്കയാണ്. അതാരുടെയും കുത്തകയോ, സൃഷ്ടിയോ അല്ല. ഒരിക്കൽ ഒരു കൂട്ടരുടെ കൈവശമാണെങ്കിൽ, അവരുടെ ശേഷം മറ്റൊരു കൂട്ടർ തൽസ്ഥാനത്ത് വരുന്നു. പിന്നീട് വേറൊരുകൂട്ടർ കൈകാര്യം ചെയ്യുന്നു. അഥവാ മനുഷ്യൻ അതിനെ ഊഴംവെച്ച് ഉപയോഗിച്ചുവരുന്നു എന്ന് മാത്രം. ഇങ്ങനെയുള്ള വസ്തുക്കളാണ് ആ വാക്കുകളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ, കൈവ ശമുളള ധനത്തിൽ നിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ചിലവാക്കുവാൻ മടിക്കേണ്ട തില്ല, മടിക്കുവാൻ അവകാശവുമില്ല. അതേ സമയത്ത് സത്യവിശ്വാസം സ്വീകരിക്കു ന്നതോടൊപ്പം ധനം നല്ല മാർഗത്തിൽ ചിലവാക്കുന്ന പക്ഷം അല്ലാഹുവിങ്കൽനിന്ന് വമ്പിച്ച പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു. മനുഷ്യൻ എത്ര ധനികനായിരുന്നാലും അതിൽ നിന്ന് യഥാർത്ഥത്തിൽ -ശരിയായ ഉപയോഗിക്കുന്ന അളവ് എത്രമാത്രമാണെന്ന് ആലോചിച്ചു നോക്കിയാൽ, അത് വളരെ പരിമിതമാണെന്ന് കാണാം. ബാക്കിയെ ദുരുപയോഗപ്പെടുത്തി നിരുപാധികം വിട്ടുകൊടുക്കുവാൻ നിർബന്ധിതനാണ്. അവൻ ധനത്തിന്റെ യഥാർത്ഥ ഉടമസ്ഥ നല്ല എന്നുള്ളതിന് ഇതുതന്നെ തെളിവാണല്ലോ. നബി തിരുമേനി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ആദമിന്റെ മകൻമനുഷ്യൻപറയുന്നു: എന്റെ ധനം എന്റെ ധനം എന്ന്! (മനുഷ്യാ) നിന്റെ ധനത്തിൽ നിന്നും നീ തിന്നു തീർത്തതോ, നീ ഉടുത്തു നശിപ്പിച്ചതോ അല്ലെങ്കിൽ നീ ധർമം കൊടുത്തു നടപ്പിലാക്കിയതോ അല്ലാതെ നിനക്ക് വല്ലതും ഉണ്ടോ?! അതല്ലാത്തതെല്ലാം തന്നെ, പോയിക്കളയുന്നതും നീ ജനങ്ങൾക്ക് വിട്ടേച്ച് പോകുന്നതുമാകുന്നു' (മു.)
57:8

وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ

(8) നിങ്ങൾക്കെന്താണ്നിങ്ങൾ അല്ലാഹുവിൽ വിശ്വസി ക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങ ളുടെ രക്ഷിതാവിൽ വിശ്വസിക്കു വാനായി നിങ്ങളെ ക്ഷണിച്ചുകൊ ണ്ടുമിരിക്കുന്നു. അവൻ (അല്ലാഹു) നിങ്ങളുടെ ഉറപ്പ് (അഥവാ കരാർ) (8) നിങ്ങൾക്ക് എന്താണ് (എന്തുപറ്റി) നിങ്ങൾ വിശ്വ സിക്കുന്നില്ല അല്ലാഹുവിൽ റസൂലാകട്ടെ നിങ്ങളെ ക്ഷണി( വിളി)ക്കുന്നു നിങ്ങൾ വിശ്വസിക്കുവാൻ നിങ്ങളുടെ റ∫ിൽ അവൻ വാങ്ങുകയും ചെയ്തിട്ടുണ്ട് നിങ്ങളുടെ ഉറപ്പ് (കരാറ്, ഉടമ്പടി) നിങ്ങളാണെങ്കിൽ വിശ്വസിക്കുന്നവർ നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടുന്ന ദൃഷ്ടാന്തങ്ങൾ പലതും നിങ്ങൾക്കുണ്ട്. അതിന് പുറമെ റസൂൽ നിങ്ങളെ അതിന് ക്ഷണിച്ചുകൊണ്ടുമി രിക്കുന്നു. അതോടുകൂടി നിങ്ങൾ സ്വയം തന്നെ പ്രതിജ്ഞാബദ്ധരുമാണ്. ഇതൊക്കെ ഉണ്ടായിട്ടും നിങ്ങളുടെ രക്ഷിതാവിൽ നിങ്ങൾ എന്തുകൊണ്ട് വിശ്വ സിക്കുന്നില്ല?! എന്ന് സാരം. അവൻ നിങ്ങളുടെ ഉറപ്പുവാങ്ങി ( മ്പന്ദയസ്ലഷ്ടട്ടല ) എന്ന് പറഞ്ഞതിന് രണ്ട് പ്രകാരത്തിൽ വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. (1) അല്ലാഹുവിന്റെ അസ്തിത്വത്തെയും, മഹൽ ഗുണങ്ങളെയും സ്ഥാപി ക്കുകയും മനിലാക്കിത്തരുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങൾ അവൻ ഏർപ്പെടു ത്തുകയും അവനിൽ വിശ്വസിക്കുവാൻ അവ മനുഷ്യബുദ്ധിയെ നിർബന്ധിക്കു കയും ചെയ്യുന്നു. അപ്പോൾ, "നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ' ( ) എന്ന വാക്കിന്റെ താൽപര്യം ദൃഷ്ടാന്തങ്ങളിലും കാര്യകാരണങ്ങ ളിലും നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കാതി രിക്കുവാൻ നിർവ്വാഹമില്ല എന്നായിരിക്കാം. (2) ആത്മീയലോകത്തുവെച്ച് അല്ലാഹു മനുഷ്യരോട്: "ഞാൻ നിങ്ങ ളുടെ റ∫ല്ലയോ?' എന്ന് ചോദിച്ചതായും, "അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു' ( ) എന്ന് അവർ മറുപടി പറഞ്ഞതായും അല്ലാഹു സൂ: 172 ൽ പ്രസ്താവിച്ചിരിക്കുന്നു. ആ സംഭവമാണ് ഇവിടെ കരാറുകൊ ണ്ടുദ്ദേശ്യം. ഈ കരാർ മനുഷ്യർക്ക് ഇന്ന് ഓർമയില്ലല്ലോ എന്ന് പറഞ്ഞേക്കാം. അതിനുള്ള മറുപടിയായിരിക്കും "നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ' ( ) എന്ന വാക്ക്. നിങ്ങളുടെ സകല കാര്യങ്ങളും അറിയുന്ന ഞാൻ ആ കരാറ് നിങ്ങളെ ഇതാ ഓർമപ്പെടുത്തുന്നു, നിങ്ങൾക്ക് അത് വിശ്വസിക്കാമെങ്കിൽ വിശ്വസിച്ചുകൊള്ളുക എന്ന് ഗൗരവപ്പെട്ട ഒരു താക്കീതായിരിക്കും അപ്പോൾ ആ വാക്കിൽ അടങ്ങിയിരിക്കുക. റസൂൽ ˜ നിങ്ങളെ ക്ഷണിക്കുന്നത്സ്വന്തം ഇഷ്ടപ്രകാരമല്ല, അല്ലാഹുവിന്റെ കൽപനപ്രകാരമാണെന്ന് അടുത്ത വചനത്തിൽ ഉണർത്തുന്നു:- വാങ്ങിയിട്ടുമുണ്ട്. നിങ്ങൾ വിശ്വസി ക്കുന്നവരാണെങ്കിൽസ്ലസ്ലസ്ല..!
57:9–10

هُوَ ٱلَّذِي يُنَزِّلُ عَلَىٰ عَبۡدِهِۦٓ ءَايَٰتِۭ بَيِّنَٰتٖ لِّيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَإِنَّ ٱللَّهَ بِكُمۡ لَرَءُوفٞ رَّحِيمٞ

وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَـٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ

(9) അവനത്രെ, തന്റെ അടിയാന്റെ മേൽ സുവ്യക്തങ്ങളായ പല ലക്ഷ്യ ങ്ങളും ഇറക്കിക്കൊടുക്കുന്നവൻ; നിങ്ങ ളെ അന്ധകാരങ്ങളിൽനിന്ന് അദ്ദേഹം പ്രകാശത്തിലേക്ക് വെളിക്ക് വരുത്തു വാൻവേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളിൽ വളരെ കൃപയുള്ളവനും, കരു ണയുള്ളവനും തന്നെയാകുന്നു. 9 പ അവനത്രെ അവതരിപ്പിക്കുന്നവൻ തന്റെ അടി യാന്റെ മേൽ പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ വ്യക്തങ്ങളായ അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാൻ അന്ധകാര ങ്ങളിൽ (ഇരുട്ടിൽ)നിന്ന് പ്രകാശത്തിലേക്ക് നിശ്ചയമായും അല്ലാഹു നിങ്ങളിൽ വളരെ കൃപ(കനിവ്) ഉള്ളവൻതന്നെ കരുണയുള്ളവനും, കരുണാനിധിയുമായവനും 7 -ാം വചനത്തിൽ സത്യവിശ്വാസം സ്വീകരിക്കുക, ധനം ചിലവഴിക്കുക എന്നീ രണ്ട് കാര്യങ്ങളിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിച്ചു. ഈ രണ്ടും അനുഷ്ഠിക്കുന്ന വർക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്കയും ചെയ്തു. 8, 9 വചനങ്ങളിൽ, നിങ്ങൾ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ചോദിക്കുകയും, തുടർന്നുകൊണ്ട് വിശ്വാസം സ്വീകരിക്കാതിരിക്കുവാൻ നിവൃത്തിയില്ലെന്ന് സ്ഥാപിക്കുമാറുള്ള കാരണങ്ങളും ന്യായ ങ്ങളും വിവരിക്കുകയും ഉണ്ടായി. അടുത്തവചനത്തിൽ രണ്ടാമത്തെ വിഷയമായ ധനം ചിലവഴിക്കലിനെ സംബന്ധിച്ചും അതേപ്രകാരം ചോദിച്ചുകൊണ്ട് അതിന്റെ ആവശ്യ കത വിവരിക്കുന്നു:- (10) അല്ലാഹുവിന്റെ മാർഗ ത്തിൽ ചിലവഴിക്കാതിരിക്കുവാൻ നിങ്ങൾക്കെന്താണ്? ആകാശങ്ങളുടെ യും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നി ട്ടും)!.നിങ്ങളിൽനിന്ന് വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യു കയും ചെയ്തവർ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടർ, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാൾ വമ്പിച്ച പദവിയു ള്ളവരാകുന്നു. തന്നെ, അല്ലാഹു ഏറ്റവും നല്ലത് ധ നല്ല പ്രതി ഫലം പ വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതി നെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനു മാണ്. (10) നിങ്ങൾക്കെന്താണ് നിങ്ങൾ ചിലവഴിക്കാതിരി ക്കുവാൻ അല്ലാഹുവിന്റെ മാർഗത്തിൽ അല്ലാഹുവിനാണ് അനന്തരാവകാശം ആകാശങ്ങളുടെയും ഭൂമിയുടെയും സമമാകുകയില്ല നിങ്ങളിൽനിന്ന് ചിലവഴിച്ചവർ വിജ യത്തിന്മുമ്പ് യുദ്ധം ചെയ്കയും ചെയ്ത അക്കൂട്ടർ ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ് യാതൊരുവരെക്കാൾ ചിലവഴിച്ച പിന്നീട്, ശേഷം യുദ്ധം ചെയ്ത എല്ലാവരോടും (തന്നെ) അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു ഏറ്റം നല്ലതിനെ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാണ് ഒരാൾക്കും തന്റെ കൈവശമുള്ള വസ്തുക്കൾ ശാശ്വതമല്ല, അല്പകാലം കഴിയുമ്പോൾ അത് അന്യർക്ക് വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, വിട്ടു കൊടുക്കും മുമ്പുതന്നെ അത് കൈവിട്ടു പോകയും ചെയ്തേക്കും. എല്ലാം അല്ലാ ഹുവിങ്കലേക്ക് മടങ്ങുന്നു. ആകാശഭൂമികളിലുള്ള മുഴുവൻ വസ്തുക്കളുടെയും ഉടമ സ്ഥതയും അവകാശവും അല്ലാഹുവിനാണ്. എന്നിരിക്കെ, അവൻ ഇഷ്ടപ്പെടുന്ന മാർഗത്തിൽ ചിലവഴിക്കാതെ സൂക്ഷിച്ചു വെക്കുന്നതുകൊണ്ട് ഭാവിയിൽ നിങ്ങൾക്ക് ഒരു നന്മയും പ്രതീക്ഷിക്കുവാനില്ല. നേരെ മറിച്ച് നിങ്ങൾ ഇപ്പോൾ ചിലവഴിക്കുന്ന തിന് പകരം ഭാവിയിൽ നിങ്ങൾക്ക് ധാരാളം നന്മ ലഭിക്കുവാനിരിക്കുന്നു. നല്ല വിഷ യത്തിൽ ധനം ചിലവഴിക്കുന്നത് എപ്പോഴും നല്ലതുതന്നെ. എങ്കിലും ഒരു കാര്യം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ ചിലവഴിക്കുകയും, ത്യാഗമ നുഷ്ഠിക്കുകയും ചെയ്യുന്നതും, സാധാരണ ഘട്ടങ്ങളിൽ ചിലവഴിക്കുന്നതും ഒരു പോലെയല്ല. സന്ദർഭം അനുസരിച്ച് അവയുടെ പ്രാധാന്യവും പ്രതിഫലവും കൂടുക യും, കുറയുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തിലടങ്ങിയ തത്വങ്ങൾ. ശത്രുക്കളുടെ അക്രമം, ദാരിദ്യ്രം, അംഗങ്ങളുടെ കുറവ് ആദിയായ കാര ണങ്ങളാൽ മുസ്ലിംകൾ ഏറ്റവുമധികം കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരികയും, യാതനകൾ അനുഭവിക്കേണ്ടിവരികയും ചെയ്തത് ഇസ്ലാമിന്റെ ആദ്യഘട്ടത്തിലാ ണല്ലോ. അതുകൊണ്ട് അക്കാലത്ത് ധനംകൊണ്ടും, ദേഹംകൊണ്ടും ഇസ്ലാമിനുവേണ്ടി ത്യാഗം ചെയ്യുവാനും, കഷ്ടപ്പാടുകൾ സഹിക്കുവാനും മുന്നോട്ട് വന്നവർക്ക് ഇസ്ലാമിന് വിജയം കൈവന്ന് വിഷമങ്ങൾക്ക് ലഘൂകരണം വന്നശേഷം മുന്നോട്ട് വന്നവരെക്കാൾ വളരെ ഉന്നതമായ പദവിയാണ് അല്ലാഹുവിങ്കലുള്ളത്. രണ്ടാമത്തെ വിഭാഗത്തെ അവഗണിക്കുന്നതല്ലെന്നും, എല്ലാവർക്കും അല്ലാ ഹുവിങ്കൽ ഏറ്റവും നല്ല പ്രതിഫലം ലഭിക്കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ ധനം കൊണ്ടും ദേഹം കൊണ്ടും സമരം ചെയ്യുന്ന സത്യവിശ്വാസികളുടെ ശ്രേഷ്ഠതയും പ്രതിഫലവും എടുത്തുപറയുന്ന തിനിടക്ക് സൂ: 95 ലും ഇൗ അല്ലാഹു ഏറ്റവും നല്ലതിനെ വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് -അല്ലാഹു ഉണർത്തിയിരിക്കുന്നു. ബുഖാരീ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞിരി ക്കുന്നു: "ശക്തനായ സത്യവിശ്വാസി കൂടുതൽ നല്ലവനും ദുർ∫ലനായ സത്യവി ശ്വാസിയെക്കാൾ അല്ലാഹു കൂടുതൽ ഇഷ്ടപ്പെടുന്നവനുമാകുന്നു. എല്ലാവരിലും നന്മയുണ്ട്താനും.' വിജയത്തിന്റെ മുമ്പ് ( ) എന്ന് പറഞ്ഞുവല്ലോ. ഇവിടെ "വിജയം' കൊണ്ടുദ്ദേശ്യം മക്കാവിജയമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. മക്കാവിജയത്തിന് മാർഗം തുറന്നത് ഹുദൈബിയാ സംഭവമായതുകൊണ്ട് അതാണ് ഉദ്ദേശ്യമെന്നും, പൊതുവിൽ ഇസ്ലാമിന്റെ വിജയം എന്നേ ഉദ്ദേശ്യമുള്ളൂ എന്നും അഭിപ്രായങ്ങളു ണ്ട്. പ്രായോഗികമായി നോക്കുമ്പോൾ ഇവയെല്ലാം സാരത്തിൽ ഒന്നാണെന്ന് കാണാം. ധനം ചിലവഴിക്കുന്നതിൽ സംഖ്യയുടെ ഏറ്റക്കുറവും, ത്യാഗസേവനങ്ങൾ ചെയ്യുന്നതിൽ പ്രവർത്തനങ്ങളുടെ വലുപ്പചെറുപ്പവും മാത്രമല്ല; ഓരോന്നിന്റെ സന്ദർഭവും ആവശ്യകതയും തൽകർത്താക്കളുടെ പരിതഃസ്ഥിതികളും കണക്കിലെ ടുത്തുകൊണ്ടായിരിക്കും അല്ലാഹു അവയ്ക്ക് പ്രാധാന്യം കല്പിക്കുന്നത് എന്നാണ് ഇതിൽനിന്ന് മനിലാക്കുവാനുള്ളത്. അതുപോലെത്തന്നെ, ഇസ്ലാമിന്റെ ആരംഭ ത്തിൽ സത്യവിശ്വാസം സ്വീകരിച്ച് കഠിന ത്യാഗങ്ങൾ ചെയ്ത സ്വഹാബികളും, പിൽക്കാലത്ത് ഇസ്ലാമിൽവന്ന് അതിന് സേവനമർപ്പിച്ച സ്വഹാബികളും തമ്മിലും, സ്വഹാബികളും അവരുടെ ശേഷമുള്ളവരും തമ്മിലും ശ്രേഷ്ഠതയിൽ വ്യത്യാസമു ണ്ടായിരിക്കുമെന്നും മനിലാക്കാം. നബി ˜ പറയുന്നു. (നിങ്ങൾ എന്റെ സ്വഹാബികളെ പഴിച്ചുപറയരുത്. കാരണം, മുഹമ്മദിന്റെ ദേഹം -അഥവാ ജീവൻയാതൊരുവന്റെ കയ്വശമാണോ അവൻതന്നെ! നിങ്ങ ളൊരാൾ ഉഹ്ദ് മലേയാളം സ്വർണം ചിലവഴിച്ചാലും അവരിലൊരാളുടെ ഒരു സേറി നോ, അതിന്റെ പകുതിക്കോ അത് എത്തുന്നതല്ല. (ബു; മു) വിഭാഗം- 2
57:11

مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ

(11) ആരുണ്ട്, അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവൻ? എന്നാൽ; അവൻ അതിനെ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്; അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും. (11) ആരുണ്ട് (ആരാണ്) ഇങ്ങനെയുള്ളവൻ കടം കൊടുക്കുന്നവൻ അല്ലാഹുവിന് നല്ലതായ കടം എന്നാ ലത് അവൻ ഇരട്ടിപ്പിച്ചുകൊടുക്കും അവന്ന് അവന്ന് ഉണ്ടായിരിക്കുന്നതു മാണ് മാന്യമായ (ഉദാരമായ) പ്രതിഫലം, കൂലി സൽക്കാര്യങ്ങളിൽ ധനം ചിലവഴിക്കുവാൻ സത്യവിശ്വാസികളെ പ്രോത്സാ ഹിപ്പിക്കുന്നതിന് ഇതിലധികം എന്ത് വാചകമാണ് പറയുവാനുള്ളത്? ആരുണ്ട് അല്ലാ ഹുവിന് കൊടുക്കുവാൻ തയ്യാറുള്ളവർ? അതും ധർമമായിട്ടല്ല, കടമായിട്ടുമാത്രം. പക്ഷേ, നല്ല നിലക്കുള്ള കടമായിരിക്കണം. അത് തക്കസമയത്ത് തിരിച്ചു കിട്ടുമെന്ന് മാത്രമല്ല, മറ്റാരിൽനിന്നും ലഭിക്കാത്ത തോതിൽ വർദ്ധനവോടെയായിരിക്കും ലഭി ക്കുക. ഇരട്ടിക്കണക്കിൽവേറെ ആയത്തുകളിൽ പറഞ്ഞതുപോലെ, പത്തുമുതൽ എഴുന്നൂറുവരെയും, ചിലപ്പോൾ അതിലധികവും വർദ്ധിപ്പി ച്ചുകൊടുക്കും. മാത്രമോ? ഉദാരവും മാന്യവുമായ പ്രതിഫലം അതിന്പുറമെയും! . വിശ്വാസത്തോടും, സദുദ്ദേശ്യത്തോടുംകൂടി, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉന്നംവെച്ചുകൊണ്ടുള്ളത് എന്നത്രെ നല്ലതായ കടം ( സ്ലക്കഢൃഞ്ചിയ ) എന്ന് പറഞ്ഞതിന്റെ താൽപര്യം. അല്ലാഹുവിൽ വിശ്വസിക്കാത്തവന്റെയും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമല്ലാത്ത മറ്റുവല്ലതിനെയും ഉദ്ദേശിക്കുന്നവന്റെയും കർമങ്ങൾക്ക് അല്ലാ ഹുവിന്റെ അടുക്കൽ പരിഗണനയില്ല എന്ന് പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.നബി ˜ യും ഒരു ഹദീഥിൽ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഒരാൾ പരിശുദ്ധമായ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കക്ക് സമാനമായതിനെ ധർമം ചെയ്താൽപരിശുദ്ധമായതല്ലാതെ അല്ലാഹു തന്റെ വലങ്കൈകൊണ്ട് (സന്തോഷപൂർവ്വം) അല്ലാഹു സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങ ളൊരാൾ തന്റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളർത്തുന്നതുപോലെ അവൻ അതിന്റെ ആൾക്കുവേണ്ടി അതിനെ വളർത്തിക്കൊണ്ടിരിക്കും, അങ്ങനെ, അത് മലപോലെ ആയിത്തീരും.' (ബു; മു.). അല്ലാഹു വാങ്ങുന്ന കടം മടക്കിക്കിട്ടുന്ന സന്ദർഭം ഏതാ ണെന്ന് അടുത്ത ആയത്തിൽ വെളിവാക്കുന്നു:-
57:12–15

يَوۡمَ تَرَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ يَسۡعَىٰ نُورُهُم بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۖ بُشۡرَىٰكُمُ ٱلۡيَوۡمَ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورٗاۖ فَضُرِبَ بَيۡنَهُم بِسُورٖ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ

يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ

Passage continues through verse 57:15.

(12) സത്യവിശ്വാസികളു ടെയും വിശ്വാസിനികളുടെയും പ്രകാ ശം, അവരുടെ മുമ്പിലൂടെയും, അവ രുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്ന തായി നീ കാണുന്ന ദിവസം! (അവ രോട് പറയപ്പെടും:) "ഇന്ന് നിങ്ങൾക്ക് അനുമോദനം (അഥവാ സന്തോഷ വാർത്ത), അടിഭാഗത്തുകൂടി അരുവി കൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ ങ്ങളാകുന്നു; അതിൽ (നിങ്ങൾ) നിത്യ വാസികളായ നിലയിൽ.' അതുതന്നെ യാണ്, വമ്പിച്ച ഭാഗ്യം. (13) (അതായത്) കപട വിശ്വാസികളും, കപടവിശ്വാസിനി കളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: " ഞങ്ങളെ നോക്കണേ, ഞങ്ങൾ നിങ്ങളുടെ പ്രകാശ ത്തിൽനിന്ന് (അല്പം) പകർത്തി യെടുക്കട്ടെ!' എന്ന് (അവരോട്) പറ യപ്പെടും: "നിങ്ങളുടെ പിന്നോട്ട് മട ങ്ങിക്കൊള്ളുവിൻ, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളു വിൻ!' അപ്പോൾ, അവർക്കിട യിൽ ഒരു വാതിൽ ഉള്ളതായ അതിർത്തിമറ (അഥവാ മതിൽ) ഏർപ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉൾഭാഗമാകട്ടെ, അതി ലാണ് കാരുണ്യം (സ്വർഗം) ; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ (നരകം) . (14) അവർ അവരെ ധ സത്യ വിശ്വാസികളെ പ വിളിച്ചു പറയും: "ഞങ്ങൾ (ഇഹത്തിൽ) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?!' അവർ പറയും: "അതെ, പക്ഷേ, നിങ്ങൾ നിങ്ങളെ ത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങൾ (സത്യവിശ്വാസി കൾക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തിൽ) സന്ദേ ഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്പന (മരണം) വന്നെത്തുന്നതുവരെയും വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹു വിനെ സംബന്ധിച്ച് (ആ) മഹാ വഞ്ച കനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു. (15) "എനി, ഇന്ന് നിങ്ങ ളിൽ നിന്നാകട്ടെ, അവിശ്വസിച്ചവ രിൽനിന്നാകട്ടെ, യാതൊരു തെ ണ്ടവും (പ്രായശ്ചിത്തവും) സ്വീകരി ക്കപ്പെടുന്നതല്ല.നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങൾക്ക് (ഏറ്റവും യോജിച്ച) ബന്ധു!' (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ! 12 പ നീ കാണുന്ന ദിവസം സത്യവിശ്വാസികളെ വിശ്വാസിനികളെയും പായുന്ന (സഞ്ചരിക്കുന്ന)തായിട്ട് അവ രുടെ പ്രകാശം, വെളിച്ചം, ശോഭ അവരുടെ മുന്നിലൂടെ അവ രുടെ വലതു ഭാഗങ്ങളിലും നിങ്ങളുടെ അനുമോദനം, സന്തോഷവാർത്ത ഇന്ന് ചില സ്വർഗങ്ങളാണ്, തോപ്പുകളാണ് സഞ്ചരിക്കുന്ന, ഒഴുകും അതിന്റെ അടിയിൽകൂടി അരുവി (നദി)കൾ അതിൽ നിത്യ (ശാശ്വത) വാസികളായ നിലക്ക് അത് തന്നെയാണ് ഭാഗ്യം, വിജയം വമ്പിച്ച മഹത്തായ (13) പറയുന്ന ദിവസം കപടവിശ്വാ സികൾ കപടവിശ്വാസിനികളും വിശ്വസിച്ചവരോട് ഞങ്ങളെ നോക്കണേ, കാക്കണം ഞങ്ങൾ പകർത്തിയെടുക്കട്ടെ (എടു ത്തുപയോഗിക്കട്ടെ) നിങ്ങളുടെ പ്രകാശത്തിൽനിന്ന് പറയപ്പെടും നിങ്ങൾ മടങ്ങിക്കൊള്ളുവിൻ നിങ്ങളുടെ പിന്നോട്ട്, പുറകിലേക്ക് എന്നിട്ടന്വേഷിക്കുവിൻ, തേടുക വല്ല പ്രകാശവും അപ്പോൾ അവർക്കിടയിൽ ഒരു മതിലി നെ, മറയെ, അതിർത്തിയെ അതിനുണ്ട് ഒരു വാതിൽ അതിന്റെ ഉള്ള് അതിലുണ്ട്, അതിലാണ് കാരുണ്യം, ദയവ് അതിന്റെ പുറം, വെളി ഭാഗം അതിന്റെ നേരിൽ (ഭാഗത്തിൽ) കൂടിയാണ് ശിക്ഷ (14) അവർ അവരെ വിളിച്ചു പറയും ഞങ്ങൾ ആയിരുന്നില്ലേ നിങ്ങ ളുടെ കൂടെ അവർ പറയും ഇല്ലാതേ, അതെ, ശരി എങ്കിലും നിങ്ങൾ നിങ്ങൾ കുഴപ്പത്തിലാക്കി നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ) നിങ്ങൾ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു നിങ്ങൾ സന്ദേഹം വെക്കുക (സംശയപ്പെടുക)യും ചെയ്തു നിങ്ങളെ വഞ്ചിക്കു അല്ലാഹുവിനെപ്പറ്റി (ആ) മഹാ വഞ്ചകൻ (15) എനി (ആകയാൽ) ഇന്ന് നിങ്ങളിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും യാതൊരു ത്തരിൽനിന്നും ഇല്ല അവിശ്വസിച്ച നിങ്ങളുടെ സങ്കേത (വാസവിശ്രമപ്രാപ്യ) സ്ഥാനം നരകമാകുന്നു അത് നിങ്ങളുടെ ബന്ധു (യോജിച്ചത്രക്ഷാധികാരിയജമാനൻ) ആകുന്നു വളരെ ചീത്ത, മോശം (ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തൽ കയും ചെയ്തു വ്യാ(ദുർ)മോഹങ്ങൾ , കൊതികൾ വരുവോളം, അങ്ങിനെ വന്നു അല്ലാഹുവിന്റെ കൽപന നിങ്ങളെ വഞ്ചിക്കു പരലോകത്തുവെച്ച് സത്യവിശ്വാസികളുടെ മുമ്പിലും വലതുഭാഗത്തും ഉണ്ടാകുന്ന ആ പ്രകാശം എങ്ങനെയുള്ളതാണെന്ന് തീർത്ത് പറയുവാൻ നമുക്ക് സാധ്യമല്ല. സത്യവിശ്വാസികളുടെ മുഖങ്ങൾ അന്ന് വെളുത്തും തെളിഞ്ഞും പ്രസ ന്നമായും ഇരിക്കുമെന്നും, അവിശ്വാസികളുടെ മുഖങ്ങൾ അന്ന് കറുത്തിരുണ്ടും വുമായിരിക്കുമെന്നും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. (80: 38 -40; 3: 106.) സജ്ജനങ്ങ ളുടെ നന്മതിൻമകൾ രേഖപ്പെടുത്തിയിട്ടുള്ള ഗ്രമ്ലം അവരുടെ മുമ്പിൽകൂടി വലതു കയ്യിലും, ദുർജനങ്ങളുടേത് അവരുടെ പിമ്പിൽകൂടി ഇടതുകയ്യിലും ആയിരിക്കും നൽകപ്പെടുക എന്ന് ഹദീഥിലും പ്രസ്താവിക്കാറുള്ളതാണ്. (69: 19, 25; 84: 7, 10.) "വുദ്വൂ'വിന്റെ അടയാളങ്ങൾ നിമിത്തം എന്റെ സമുദായത്തെ ക്വിയാമ ത്തുനാളിൽ കൈകാലുകൾ വെളുത്തവർ (ശോഭിക്കുന്നവർ) എന്ന് വിളിക്കപ്പെടും; ആകയാൽ നിങ്ങളിൽനിന്ന് മുഖം നീട്ടിക്കഴുകുവാൻ സാധിക്കുന്നവർ ചെയ്തുകൊ ള്ളട്ടെ' എന്ന് നബി തിരുമേനി ˜ അരുളിച്ചെയ്തിരിക്കുന്നു. (ബു: മു.) "ജനങ്ങൾക്ക് അവരുടെ കർമങ്ങളുടെ തോതനുസരിച്ച് -ചിലർക്ക് അതിവിശാലമായും, ചിലർക്ക് അതിന് താഴെയും, മറ്റ് ചിലർക്ക് വളരെ കുറഞ്ഞ നിലയിലുംപ്രകാശം ലഭിക്കുമെ ന്നും, അതിന്റെ സഹായത്തോടെ അവർ "സ്വിറാത്വ്, ( ) കടന്നു പോകുമെന്നും ഇബ്നു (റ)ൽ നിന്നും, ക്വത്താദഃ (റ)യിൽനിന്നുമുള്ള ചില "രിവായത്തു' കളിലും വന്നിരിക്കുന്നു. അല്ലാഹുവിന്റെ സ്മരണവിട്ട് അന്ധരായി ജീവിക്കുന്നവരെ ക്വിയാമത്ത്നാളിൽ അന്ധൻമാരായി ഒരുമിച്ചുകൂട്ടുമെന്ന് സൂ: ത്വാഹാ 124 ലും കാണാം. "അക്രമം ക്വിയാമത്ത്നാളിൽ അന്ധകാരങ്ങളായിരിക്കും' (ബു; മു.) എന്ന നബി വച നവും സ്മരണീയമാകുന്നു. സൽക്കർമങ്ങൾ ചെയ്യുന്ന സജ്ജനങ്ങൾക്ക് അവരുടേ സ്വർഗത്തിലേക്ക് പ്രവേശിക്കുവാനുള്ളതും, നരകത്തിന് മീതെയായി നീണ്ടുകിടക്കുന്നതുമായ ഒരു പാലമായിട്ടണ് "സ്വിറാത്വ്' ( ) എന്ന വാക്ക് ഹദീഥുകളിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. "പാത, വഴി' എന്നൊക്കെയാണ് വാക്കർത്ഥം. സജ്ജനങ്ങൾ അതുവഴി അവരവരുടെ യോഗ്യതയനുസരിച്ച് വേഗ തയിൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നും, ദുർജനങ്ങൾ അത് കടക്കുവാൻ കഴി യാതെ നരകത്തിൽ വീഴ്ത്തപ്പെടുമെന്നും ഹദീഥുകളിൽ വന്നിരിക്കുന്നു. പ്രതിഫലവും പ്രകാശവും ഉണ്ടായിരിക്കുമെന്ന് താഴെ 19 -ാം വചനത്തിലും കാണാം. സത്യവിശ്വാസികളുടെ പ്രകാശത്തെപ്പറ്റി ഏറെക്കുറെ മനിലാക്കുവാൻ ഇതെല്ലാം സഹായകമായിരിക്കും. നേരെമറിച്ച് അവിശ്വാസികൾക്കും, കപടവിശ്വാ സികൾക്കും അനു ഭവപ്പെടുന്ന ഇരുട്ടിനെക്കുറിച്ചും ഇതിൽനിന്നെല്ലാം ഊഹിക്കാവു ന്നതാണ്. വെളിച്ചവും മാർഗദർശനവുമില്ലാതെ മഹ്ശറിൽവെച്ച് അന്ധാളിച്ച് നട്ടം തിരിയുന്ന കപടവിശ്വാസികൾ സത്യവിശ്വാസികളുടെ പ്രകാശം കാണുമ്പോൾ അവ രോട് സഹായം തേടുന്നതും, അതിന് ലഭിക്കുന്ന മറുപടിയുമാണ് അല്ലാഹു ഇൗ വചനത്തിൽ വിവരിക്കുന്നത്. "നിങ്ങൾ പിന്നോട്ട് മടങ്ങുവിൻ, എന്നിട്ട് വല്ലപ്രകാ ശവും, അന്വേഷിച്ചു കൊള്ളുവിൻ' ( ) എന്ന് പറഞ്ഞതിന്റെ താൽപ ര്യം, നിങ്ങൾ ഇഹലോകത്തേക്ക് മടങ്ങിനോക്കിൻ, അവിടെനിന്നാണ് പ്രകാശത്തി നുള്ള മാർഗങ്ങൾ സമ്പാദിക്കേണ്ടിയിരുന്നത്, അത് നിങ്ങൾ നഷ്ടപ്പെടുത്തി. എനി ഒന്നുകൂടി മടങ്ങിപ്പോയി അത് സമ്പാദിക്കുവാൻ നോക്കുക എന്നിങ്ങിനെയായിരി ക്കാം. അല്ലെങ്കിൽ, നിങ്ങൾ വന്നവഴിക്കുതന്നെ പിമ്പോട്ടൊന്ന് മടങ്ങിപ്പോയി അന്വേ ഷിച്ചുനോക്കിൻ എന്നുമായിരിക്കാം. ഏതായാലും, നിങ്ങൾക്ക് ഇവിടെവെച്ച് പ്രകാശം ലഭിക്കുവാനില്ല എന്നാണ് മറുപടിയുടെ സാരം എന്ന് വ്യക്തമാണ്. ഇരുഭാഗക്കാർക്കും ഇടയിൽ സ്ഥാപിക്കപ്പെടുന്ന നമുക്കറിഞ്ഞുകൂടാ. ഏതായാലും അതിന്റെ വാതിൽ കടന്നു ഉള്ളോട്ട് പോയാൽ അവിടെ സത്യവിശ്വാസികളും അവർക്ക് അല്ലാഹുവിൽനിന്ന് ലഭിക്കുന്ന സ്വർഗാനു ഗ്രഹങ്ങളും അതിന്റെ പിൻപുറത്ത് കപട വിശ്വാസികളും അവിശ്വാസികളും അവർക്ക് ലഭിക്കുന്ന നരക ശിക്ഷകളും ആയിരിക്കും ഉണ്ടാവുക. രണ്ടിനുമിടയിലുള്ള ഒര തിർത്തിയായിരിക്കും അത്. "ഞങ്ങൾ നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ? ( ) എന്ന് പറഞ്ഞത് ഇഹത്തിൽവെച്ച് കപടവിശ്വാസികൾ മുസ്ലിംവേഷമണിഞ്ഞ് ബാഹ്യത്തിൽ അവ രോട് സമ്പർക്കം പുലർത്തികൊണ്ടിരുന്നതിനെ ഓർമിപ്പിച്ചുകൊണ്ടാണ്. പക്ഷേ, അവരുടെ യഥാർത്ഥനില ഇന്നിന്നപ്രകാരമായിരുന്നുവെന്നും, അതുകൊണ്ട് ഇവി ടെവെച്ച് നമുക്ക് സഹകരിക്കുവാൻ നിവൃത്തിയില്ലെന്നും സത്യവിശ്വാസികൾ ഉത്തരം പറയുന്നു. "നിങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു ( ) എന്ന് പറഞ്ഞ തിന്റെ സാരം, മുസ്ലിംകൾക്ക് ഏതെങ്കിലും വിധേന അപകടം പിണയുകയും, അങ്ങനെ തങ്ങൾക്ക് അവരിൽനിന്ന് രക്ഷനേടുകയും ചെയ്യാമെന്ന് കപടവിശ്വാ സികൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നുവെന്നത്രെ'. അല്ലെങ്കിൽ, സൽക്കർമങ്ങൾ ചെയ്യാനുള്ള അവസരങ്ങളെല്ലാം പാഴാക്കി പിന്നീടാക്കാമെന്ന് കാത്തിരുന്നു എന്നും ആയിരിക്കാം. "അല്ലാഹുവിന്റെ കൽപന വന്നെത്തുന്നതുവരെ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മരണം വരെ എന്നും "മഹാവഞ്ചകൻ' എന്നതിന്റെ ഉദ്ദേശ്യം പിശാച് എന്നുമാകുന്നു. കപടവിശ്വാസികളുടെ പര്യവസാനത്തെക്കു റിച്ച് പലതും പ്രസ്താവിച്ചശേഷം, സത്യവിശ്വാസികൾ എപ്പോഴും വളരെ ജാഗ രൂകരായിരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അവരുടെ ഭാവി വിനാശത്തി ലേക്ക് നീങ്ങുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു:-
57:16

۞أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ

(16) വിശ്വസിച്ചവർക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാർത്ഥത്തി ലേക്കും തങ്ങളുടെ ഹൃദയങ്ങൾ (ഒ തുങ്ങി) വിനയപ്പെട്ടുവരുവാൻ സമയ മായില്ലേ?! മുമ്പ് വേദഗ്രമ്ലം നൽകപ്പെ ട്ടവരെപ്പോലെ അവർ ആകാതിരിക്കു വാനും (സമയമായില്ലേ)?! എന്നിട്ട് അവരിൽ (വേദക്കാരിൽ) കാലം ദീർഘിച്ചു; അങ്ങനെ, അവരുടെ ഹൃദ യങ്ങൾ കടുത്തുപോയി; അവരിൽ അധികമാളുകളും ദുർന്നടപ്പുകാരുമാ കുന്നു. (എന്നതുപോലെ.) (16) സമയം (നേരം) ആയിട്ടില്ലേ വിശ്വസിച്ചവർക്ക് വിനയ (ഭക്തി)പ്പെടുവാൻ, ഒതുങ്ങുവാൻ അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ സ്മരണയിലേക്ക് (ഉപദേശത്തിലേക്ക്, ഉൽബോധന ത്തിന്) ഇറങ്ങിയ (അവതരിച്ച)തിലേക്കും യഥാർത്ഥ (സത്യ) ത്തിൽനിന്ന് അവർ ആകാതിരിക്കുവാനും യാതൊരുവരെപ്പോലെ വേദഗ്രമ്ലം നൽകപ്പെട്ട മുമ്പ് എന്നിട്ട് ദീർഘിച്ചു, നീണ്ടു അവരിൽ കാലം എന്നിട്ട് കടുത്തു, കടുപ്പമായി അവരുടെ ഹൃദയങ്ങൾ അധികമാളുകളും, പലരും അവരിൽ നിന്ന് ദുർന്ന ടപ്പുകാരാണ്, തോന്നിയവാസികളാണ് വളരെ ഗൗരവപൂർവ്വം മുസ്ലിംകൾ സദാ മനിരുത്തേണ്ടുന്ന ഒരു താക്കീതാണിത്. അവതരിച്ചുകൊണ്ടിരിക്കുന്നു; നബി തിരുമേനി ˜ സത്യവിശ്വാസികൾക്കിടയിൽ ജീവിച്ചുവരുന്നു. അങ്ങനെയുള്ള അക്കാലത്ത്മുസ്ലിം സമുദായത്തിന്റെ ഏറ്റവും ഉത്തമകാലത്ത്സത്യവിശ്വാസികളിൽ ചില രിൽനിന്നെങ്കിലും പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയ അനാസ്ഥയെക്കുറിച്ചാണല്ലോ ഈ വചനം ഇത്രയും ഗൗരവപൂർവ്വം താക്കീത് ചെയ്യുന്നത്! എന്നിരിക്കെ, ഇന്നത്തെ മുസ്ലിംകളുടെ നിലയെക്കുറിച്ച് ഒരു താക്കീത് വരികയാണെങ്കിൽ അത് എത്രമേൽ കഠോരമായിരിക്കും? ആലോചിച്ചു നോക്കുക! ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ക്വത്താദഃ (റ) വഴി ഇബ്നു അബീഹാതിം (റ) നിവേദനം ചെയ്തിരിക്കുന്നു: "സത്യവിശ്വാസികളുടെ ഹൃദ യങ്ങൾക്ക് ഒരു മാന്ദ്യത ബാധിച്ചതായി അല്ലാഹു കണ്ടു. അതിനാൽ, തുടങ്ങിയത് മുതൽ പതിമൂന്നുകൊല്ലക്കാലത്തിന്റെ തലക്കൽവെച്ച് അവരെ ആക്ഷേപിക്കുകയായി. അവൻ പറഞ്ഞു: (സത്യവിശ്വാ സികൾക്ക് സമയമായില്ലേസ്ലസ്ലസ്ല.?!)' (റ) പ്രസ്താവിച്ചതായി, ഇമാം മുസ്ലിം (റ) ഇപ്രകാരം ഉദ് ധരിക്കുന്നു; "സത്യവിശ്വാസികൾക്ക് സമയമായില്ലേ' എന്ന് തുടങ്ങുന്ന ഇൗ വചനം മുഖേന ഞങ്ങളെ ആക്ഷേപിച്ചതിനും, ഞങ്ങൾ ഇസ്ലാമിനെ അംഗീകരിച്ചതിനുമിടയിൽ നാല്സംവത്സരമല്ലാതെ ഉണ്ടായിട്ടില്ല.' ഇബ്നു (റ) തന്നെ പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള വേറൊരു രിവായത്തിന്റെ സാരം ഇതാണ്: "നബി ˜ യുടെ സ്വഹാബികൾ മദീനഃയിൽ വന്ന പ്പോൾ അവർക്ക് ജീവിതത്തിൽ കുറച്ചൊക്കെ സൗഖ്യം ലഭ്യമായി. അവർ മുമ്പ് വലിയ വിഷമാവസ്ഥയിലായിരുന്നുവല്ലോ. അങ്ങനെ, അവരുടെ മുമ്പത്തെ നില പാടിൽ അൽപമൊരു അയവ് വന്നുവെന്ന്തോന്നുന്നു. അതിനാൽ അവർ ഇൗ ആയത്ത് മൂലം ആക്ഷേപിക്കപ്പെട്ടിരിക്കുകയാണ്.' ഇൗ വചനം അവതരിക്കുവാ നുള്ള സാഹചര്യം ഇതിൽ നിന്നെല്ലാം മനിലാക്കാമല്ലോ. വളരെ അർത്ഥവത്തായ രണ്ട് കാര്യങ്ങളാണ് അല്ലാഹു ഇതിൽ സത്യ വിശ്വാസികളെ ഓർമിപ്പിച്ചിരിക്കുന്നത്. (1) അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധവും നിലനിറുത്തുന്നതിലും, ഉൽബോധനങ്ങളും ഉപദേശ ങ്ങളും സ്വീകരിക്കുന്നതിലും ഒട്ടും അയവു വരാത്തവിധം സത്യവിശ്വാസികളുടെ ഹൃദയങ്ങൾ വിനയവും ഭക്തിയും നിറഞ്ഞതായിരിക്കുക. (2) യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന പൂർവ്വ വേദക്കാർ അവരുടെ ആദ്യകാലങ്ങളിൽ നേർമാർഗത്തിൽ ചരിച്ചുവെങ്കിലും, കാലക്രമേണ അവരുടെ ഹൃദയം ദുഷിച്ചുമരവിക്കുകയും തോന്നിയവാസത്തിൽ മുഴുകുകയും ചെയ്ത തുപോലെ സത്യവിശ്വാസികളും ആയിത്തീരാതിരിക്കുവാൻ ശ്രമിക്കുക. രണ്ട് കാര്യങ്ങളും പരസ്പരം അഭേദ്യബന്ധമുള്ളതാണെന്നു കാണാം. അഥവാ അല്ലാ ഹുവിനെക്കുറിച്ചും, വേദഗ്രമ്ലത്തെക്കുറിച്ചുമുള്ള മതിപ്പും ഭക്തിയും കുറയും തോറും വേദക്കാരുടെ അതേ നിലപാട് മുസ്ലിംകളിൽ കടന്നുകൂടുക സ്വാഭാവി കമായിരിക്കും. വേദക്കാർ ചെയ്തതെന്താണ്? അവർ വേദഗ്രമ്ലങ്ങൾ മാറ്റി മറി ച്ചു. സ്വാർത്ഥത്തിനും ഐഹികതാൽപര്യത്തിനും അനുസരിച്ചു നിയമങ്ങൾ ഭേദ ഗതിചെയ്തു. അതാതുകാലത്തെ ജനവികാരത്തിനനുസരിച്ച് മതമൂല്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തു; കള്ളകഥകളും പുത്തൻസിദ്ധാന്തങ്ങളും കെട്ടിച്ചമച്ചു; പുരോഹിതൻമാരെയും പണ്ഡിതൻമാരെയും റ∫ുകളാക്കി; ഇച്ഛക്കൊത്തവണ്ണം ഗ്രമ്ലങ്ങൾ രചിക്കുകയും അവ ദൈവിക ഗ്രമ്ലങ്ങളായി ചിത്രീകരിക്കുകയും ചെയ്തു. ജീവിതത്തിന്റെ പല വശങ്ങളെയും മതത്തിന്റെ പരിധിയിൽനിന്ന് ഒഴി വാക്കി; അങ്ങനെ പലതും പലതും.! ആയിരത്തിനാനൂറുകൊല്ലംമുമ്പ് -ഇസ്ലാമിന്റെ ആദ്യസംവത്സരങ്ങളിൽത നൽകിയ ഇൗ താക്കീതും, അല്ലാഹുവിന്റെ റസൂൽ നൽകിയ താക്കീ തുകളും വിലവെക്കാത്തതിൻഫലമായി ഇന്ന് മുസ്ലിം സമുദായം എവിടെ എത്തി ആലോചിച്ചു നോക്കുക! അതെ, നബി തിരുമേനി ˜ യുടെ പ്രവചനം അക്ഷരം പ്രതി അവരിൽ പുലർന്നുകഴിഞ്ഞു! തിരുമേനിയുടെ പ്രവചനം ഇതാണ്: സംഭവിച്ചത് ചെരുപ്പിന് ചെരുപ്പെന്നോണം നിശ്ചയമായും എന്റെ സമുദായത്തിലും സംഭവിക്കും. എത്രത്തോളമെന്നുവെച്ചാൽ, അവരിൽ വല്ലവരും തന്റെ മാതാവിന്റെ അടുക്കൽ പരസ്യമായി (വ്യഭിചാരത്തിന്) ചെന്നിട്ടുണ്ടെങ്കിൽ, എന്റെ സമുദായത്തിലും അങ്ങനെ പ്രവർത്തിക്കുന്നവരുണ്ടാകും. എഴുപത്തിരണ്ട് കക്ഷികളായി ഭിന്നിച്ചിരിക്കുന്നു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിച്ചേക്കും. അവരിൽ ഒന്നൊഴിച്ച് ബാക്കി എല്ലാവരും നരകത്തി ലായിരിക്കും.' സ്വഹാബികൾ ചോദിച്ചു: "റസൂലേ, ആ കക്ഷി ആരാണ്?' തിരുമേനി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും നിലക്കൊള്ളുന്ന പ്രകാരത്തിലുള്ളതാ ണ്' (തി). മറ്റൊരു ഹദീഥിൽ, കക്ഷികളെക്കുറിച്ച് പറഞ്ഞശേഷം തിരുമേനി ഇപ്ര കാരം പറഞ്ഞിരിക്കുന്നു: "എന്റെ സമുദായത്തിൽ ചില ജനങ്ങൾ വഴിയെ പ്രത്യക്ഷ പ്പെടും. പേപ്പട്ടിവിഷം തീണ്ടിയവനിൽ അത് പടർന്നുപിടിക്കുന്നത്പോലെ ആ തന്നി ഷ്ടങ്ങൾ അവരിൽ പടർന്നുപിടിക്കും. അവന്റെ ഒരു അവയവവും ഒരു സന്ധിയും അത് പ്രവേശിക്കാതെ ബാക്കിയാവുകയില്ലല്ലോ.' (അ; ദാ) യാഥാസ്ഥിതിക ചേരി യിൽനിന്നും, പുരോഗമന ചേരിയിൽനിന്നും, പൊതുജനങ്ങളിൽനിന്നും, സ്ഥാപി തതാൽപര്യക്കാരായ പണ്ഡിതൻമാരിൽനിന്നുമെല്ലാം തന്നെ, ഇന്ന് മുസ്ലിംസമു ദായത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന ചെയ്തികളെപ്പറ്റി അൽപമൊന്ന് ആലോചി ക്കുന്നവർക്കെല്ലാം ഇൗ ഹദീഥുകളിലെ പ്രവചനവും, അതിനപ്പുറവും ഇന്ന് പുലർന്നു കഴിഞ്ഞതായി മനിലാകും. അല്ലാഹുവിൽ ശരണം!
57:17–19

ٱعۡلَمُوٓاْ أَنَّ ٱللَّهَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ

إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ

وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦٓ أُوْلَـٰٓئِكَ هُمُ ٱلصِّدِّيقُونَۖ وَٱلشُّهَدَآءُ عِندَ رَبِّهِمۡ لَهُمۡ أَجۡرُهُمۡ وَنُورُهُمۡۖ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ

(17) നിങ്ങൾ അറിഞ്ഞു കൊള്ളുക: ഭൂമി നിർജ്ജീവമായതിനു ശേഷം അല്ലാഹു അതിനെ ജീവിപ്പി ക്കുന്നു എന്ന്. തീർച്ചയായും, നാം നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചു തന്നിരിക്കുന്നു, നിങ്ങൾ ബുദ്ധികൊടു (ത്തു ചിന്തി)ക്കുവാൻവേണ്ടി. 17 പ ഒരു ഉപമയിൽകൂടി ആ വസ്തുത ഈ വചനത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. നിർജ്ജീവമായി ചൈതന്യമില്ലാതെ ഉണങ്ങിക്കിടക്കുന്ന ഭൂമി യിൽ മഴവർഷിച്ചാൽ അത് പച്ചപിടിച്ചു ജീവുള്ളതായി രൂപപ്പെടുന്നു. അതു പോലെയാണ് ഹൃദയത്തിന്റെ നിലയും. കടുത്തുചത്ത ഹൃദയങ്ങളിൽ അല്ലാഹു വിന്റെ സ്മരണയും മഴ വർഷിച്ചുതുടങ്ങിയാൽ അവർക്ക് ജീവ ചൈതന്യം ഉണ്ടാകുന്നതും അവ നന്മകളെ ഉൽപാദിപ്പിക്കുന്നതുമായിരിക്കും. 18 പ നിശ്ചയമായും, ദാന ധർമം ചെയ്യുകയും, അല്ലാഹുവിന് നല്ലതായ കടംകൊടുക്കുകയും ചെയ്യുന്ന പുരുഷൻമാരും സ്ത്രീ കളും (ആരോ) അവർക്ക് ഇരട്ടിച്ചു കൊടുക്കപ്പെടുന്നതാണ്; അവർക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരി ക്കും. (19) യാതൊരുവൻ അല്ലാ ഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചുവോ, അക്കൂട്ടർ തന്നെയാ ണ്, തങ്ങളുടെ റ∫ിന്റെ അടുക്കൽ "സ്വിദ്ദീക്വു'കളും, ശഹീദു'കളും ധ സത്യസന്ധൻമാരും, രക്തസാക്ഷിക ളും പ . അവർക്ക് അവരുടെതായ പ്രതിഫലവും, അവരുടെതായ പ്രകാ ശവും ഉണ്ടായിരിക്കും, യാതൊരുവർ അവിശ്വസിക്കുകയും, നമ്മുടെ ആയ ത്തു(ലക്ഷ്യം)കളെ വ്യാജമാക്കുകയും ചെയ്തുവോ, അക്കൂട്ടർ ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരാകുന്നു. (18) നിശ്ചയമായും ദാനധർമം നൽകുന്ന പുരുഷൻമാർ ദാനധർമം ചെയ്യുന്ന സ്ത്രീകളും കടം കൊടുക്കുകയും ചെയ്ത അല്ലാഹുവിന് നല്ലതായ കടം അവർക്ക് ഇരട്ടിയായി കൊടുക്കപ്പെടും അവർക്കുണ്ട് താനും മാന്യമായ പ്രതിഫലം, കൂലി (19) വിശ്വസിച്ചവർ അല്ലാഹുവിലും അവന്റെ റസൂലുകളി ലും, ദൂതൻമാരിലും അക്കൂട്ടർ തന്നെയാണ് സ്വിദ്ദീക്വുകൾ, ശഹീദ് (രക്തസാക്ഷി)കളും തങ്ങളുടെ റ∫ിന്റെ അടുക്കൽ അവർക്കുണ്ട് അവരുടെ പ്രതിഫലം അവ രുടെ പ്രകാശവും അവിശ്വസിച്ചവർ വ്യാജമാക്കുകയും ചെയ്ത നമ്മുടെ ആയത്ത് (ലക്ഷ്യദൃഷ്ടാന്തം)ക ളെ അക്കൂട്ടർ ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരാകുന്നു സത്യവിശ്വാസത്തിലും, സത്യനിഷ്ഠയിലും അടിയുറച്ച സത്യസ ന്ധൻമാർക്കാണ് "സ്വിദ്ദീക്വു'കൾ എന്ന് പറയുന്നത്. സത്യമതത്തിനുവേണ്ടി ജീവനെ ബലിയർപ്പിച്ച രക്തസാക്ഷി -അഥവാ സത്യസാക്ഷികൾക്കാണ് "ശഹീദു'കൾ എന്ന് പറയുന്നത്. സ്വിദ്ദീക്വിന്റെ സ്ഥാനം വിശ്വാസത്തിന്റെ ശക്തിയിൽനിന്നും, ശഹീദിന്റെ സ്ഥാനം ത്യാഗത്തിന്റെ ശക്തിയിൽനിന്നും ഉടലെടുക്കുന്നു. പ്രവാചകൻമാരുടെ പദവി കഴിച്ചാൽ മനുഷ്യന് എത്തിച്ചേരുവാൻ കഴിയുന്ന ഉന്നത പദവികളത്രെ അവ. പ്രവാ ചകപദവി മനുഷ്യന്റെ കർമഫലമായോ മറ്റോ ലഭിക്കുന്നതല്ല. അത് അല്ലാഹു ഉദ്ദേ ശിക്കുന്നവർക്ക് അവന്റെ കാരുണ്യംകൊണ്ട് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. സ്വിദ്ദീ ക്വിന്റെയും ശഹീദിന്റെയും സ്ഥാനമാകട്ടെ, വിശ്വാസകർമങ്ങളുടെ ഫലമായി സത്യ വിശ്വാസികൾക്കെല്ലാം ലഭിച്ചേക്കാവുന്നതുമാകുന്നു. "അല്ലാഹുവിലും അവന്റെ റസൂ ലുകളിലും വിശ്വസിച്ചവർ തന്നെയാണ് സ്വിദ്ദീക്വുകളും, ശഹീദുകളും,' ( ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. പക്ഷേ, വിശ്വസിച്ചവ രെല്ലാം സ്വിദ്ദീക്വും, ശഹീദും ആകുമെന്നോ, പ്രവർത്തനം കൂടാതെ വിശ്വാസം കൊണ്ടുമാത്രം ആ സ്ഥാനം നേടാമെന്നോ ഇതിനർത്ഥമില്ല. വിശ്വാസത്തിന് ദൃഢ തയും പൂർണതയും ഉണ്ടെങ്കിൽ തദടിസ്ഥാനത്തിലുള്ള ജീവിതക്രമവും അതിന്റെ സഹജഗുണമായിരിക്കുന്നതാണ്. സത്യവിശ്വാസം കൂടാതെയുള്ള ഏത് ജീവിതക്ര എത്രമേൽ നല്ലതോ പ്രശംസനീയമോ ആയിരുന്നാൽ പരിഗണനയില്ല താനും. "അവിശ്വസിക്കുകയും നമ്മുടെ ആയത്തു കളെ വ്യാജമാക്കുകയും ചെയ്തവർ ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരാണ്' ( ഏവഞ്ചത്തര ) എന്ന് പറഞ്ഞതിൽനിന്ന് തന്നെ ഇത് മനിലാക്കാം. വിഭാഗം- 3
57:20

ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ

(20) നിങ്ങൾ അറിഞ്ഞിരി ക്കണം: ഐഹിക ജീവിതമെന്നത്, കളിയും, വിനോദവും, അലങ്കാര വും, നിങ്ങൾ തമ്മിൽ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താ നങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. കേവലം) ഒരു മഴ യുടെ മാതിരി, അതിലെ ധ അതിൽ മുളച്ച പ ചെടി കർഷകരെ ആശ്ചര്യ പ്പെടുത്തി; പിന്നീടത് വാടിപ്പോകു ന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് (ഉണങ്ങി) തുരുമ് പായിത്തീ രുന്നു (എന്നപോലെ.) പരലോക ത്തിലാകട്ടെ കഠിനമായ ശിക്ഷ യും, അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനവും, പ്രീതിയും! ഇഹ ലോകജീവിതം, വഞ്ചനയുടെ (അ ഥവാ കൃത്രിമത്തിന്റെ) വിഭവമ ല്ലാതെ (മറ്റൊന്നും) അല്ല. (20) അറിയുവിൻ, നിങ്ങൾ അറിയണം നിശ്ചയ മായും ഐഹികജീവിതം (ആകുന്നു) എന്ന് കളിയാണ് (എന്ന്) വിനോ ദവും അലങ്കാരവും, ഭംഗിയും ദുരഭിമാനം (പെരുമപത്രാസ്) നടി ക്കലും നിങ്ങൾക്കിടയിൽ, തമ്മിൽ പെരുപ്പം (ആധിക്യം) നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും ഒരു മഴയുടെ മാതിരി കർഷകരെ ആശ്ചര്യപ്പെടുത്തി അതിന്റെ ചെടി, സസ്യം, മുള പിന്നെ അതുവാടി (ഉണങ്ങി, ഇളക്കംപറ്റി) പ്പോകുന്നു എന്നിട്ട് നീ അതിനെ കാണുന്നു, കാണാം മഞ്ഞവർണമുള്ളതായി പിന്നെ അതാകുന്നു തുരുമ്പ്, നുറുങ്ങ്, ചവറ് പരലോകത്തിലാകട്ടെ കഠിനശിക്ഷയാണ് പാപമോചനവും അല്ലാഹുവി ങ്കൽനിന്ന് പ്രീതിയും, പൊരുത്തവും ഐഹികജീവിതമല്ല വിഭവം (ചരക്ക്, ഉപകരണം) അല്ലാതെ വഞ്ചന (ചതി)യുടെ, കൃത്രി മത്തിന്റെ ഐഹികജീവിത്തിന്റെ ആകെത്തുകയും, അതിന്റെ യഥാർത്ഥ നിലപാടും അല്ലാഹു ഈ വചനത്തിൽ വിവരിച്ചിരിക്കുന്നു. യാതൊരു വിശദീകരണവും ആവ ശ്യമില്ലാത്തവിധം അത് സ്പഷ്ടവുമാകുന്നു. തുടർന്നുകൊണ്ട് പരലോകത്ത് ലഭി ക്കുവാനുള്ളത് എന്തെല്ലാമാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷമായോ പരോക്ഷ മായോ ഭൗതിക വാദംവെച്ച് പുലർത്തുന്നവർ ഇരിക്കട്ടെ, കേവലം ഭൗതികവാദികള ചില ആളുകൾപോലും അവരുടെ ചില പ്രസ്താവനകളിൽ ഐഹിക ജീവി തത്തെയും, പാരത്രിക ജീവിതത്തെയും ഒരേ അളവ് കോലുകൊണ്ട് അളന്നും, ഒരേ കട്ടികൊണ്ട് തൂക്കിയും വിലയിരുത്തുന്നത്കാണാം. മറ്റ് ചിലരുടെ പ്രസ്താവനകൾ കാണുമ്പോൾ, അല്ലാഹുവും റസൂലും മനുഷ്യന്റെ വിജയമായി കണക്കാക്കുന്നത് ഐഹിക ജീവിതത്തിന്റെ വിജയം മാത്രമാണെന്നും തോന്നിപ്പോകും. ഇങ്ങനെയു ള്ളവരെല്ലാം ഇൗ വചനവും, ഇതുപോലെയുള്ള മറ്റ് പല വച നങ്ങളും തുറന്ന ശ്രദ്ധിക്കേണ്ടതാകുന്നു. അതുപോലെത്തന്നെ കലയു ടെയോ, കായികാഭ്യാസത്തിന്റെയോ, സൗന്ദര്യാസ്വാദനത്തിന്റെയോ മറ്റോ പേരുക ളിൽ ഇന്ന് പ്രചുരപ്രചാരത്തിലിരിക്കുന്ന കളിവിനോദങ്ങൾക്കും, കാലത്തിനൊത്ത് ജീവിതനിലവാരം ഉയർത്തേണ്ടതാണെന്നും മറ്റുമുള്ള ന്യായീകരണങ്ങളോടെ സർവ്വത്ര കാണപ്പെടുന്ന ആഢംബര തൽപരതക്കും ഇസ്ലാമിന്റെ അംഗീകാരംകൂടി വാങ്ങിക്കൊടുക്കുവാൻ വെമ്പൽകൊള്ളുന്ന പുരോഗമനവാദികളും ഇത്തരം വചന ങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഐഹിക സുഖങ്ങളെല്ലാം വർജിക്കണ മെന്നോ, പാടില്ലാത്തതാണെന്നോ ഇപ്പറഞ്ഞതിന് അർത്ഥമാക്കേണ്ടതില്ല. അത്യാവ ശ്യമായ അളവിൽ മാത്രം വിനിയോഗിക്കുക, ഉപയോഗിക്കുന്നതെല്ലാം അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾക്കനുസരിച്ചും, പാരത്രിക നന്മക്ക് ഉതകുന്ന വിധത്തിലും ആയി രിക്കുക, ഇതാണ് വേണ്ടത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരലോകത്തേക്ക് സമ്പാ ദിക്കുവാനുള്ള വിളനിലമായിട്ടാണ് ഐഹികജീവിതത്തെ കണക്കാക്കേണ്ടത്. ഭൗതിക ജീവിതത്തിന്റെ പ്രാധാന്യം ബാഹ്യദൃഷ്ടിയിൽ എന്തുതന്നെ ആയി രുന്നാലും അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെയഥാർത്ഥ ത്തിൽ അത് നശ്വരവും ക്ഷണികവുമാണല്ലോ. പിന്നീടുള്ളത് ശാശ്വതമായ പരലോ കജീവിതമാണ്. അവിടെയാണെങ്കിൽ, ഒന്നുകിൽ കഠിനശിക്ഷ; അല്ലെങ്കിൽ അല്ലാ ഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും. അഥവാ ഐഹിക ജീവിതത്തിൽ വഞ്ചിതരായവർക്ക് കഠിനശിക്ഷയും, അതിൽ വഞ്ചിതരാകാതെ രക്ഷപ്പെട്ടവർക്ക് പാപ മോചനവും പ്രീതിയുമായിരിക്കും. ഇതിൽ ഏത് വേണമെന്ന് ഓരോരുത്തനും സ്വയം തീരുമാനിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതാകുന്നു എന്ന് സാരം. ആർക്കും അമളി പിണയാതിരിക്കുവാൻ വേണ്ടി "ഐഹിക ജീവിതം വഞ്ചന യുടെ കള്ളച്ചരക്ക്മാത്രമാണ്.' ( ) എന്നൊരു താക്കീതും അല്ലാഹു നൽകിയിരിക്കുന്നു. പോരാ, പാപമോചനവും പ്രീതിയും അനു ഭവിക്കുവാൻ മുന്നോട്ട് വരണമെന്ന് വാൽസല്യപൂർവ്വം തുടർന്നുള്ള വചനത്തിൽ ക്ഷണിക്കുകയും ചെയ്യുന്നു:-
57:21

سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ

(21) നിങ്ങളുടെ രക്ഷിതാ വിങ്കൽനിന്നുള്ള പാപമോചനത്തി ലേക്കും, ഒരു സ്വർഗത്തിലേക്കും മുൻകടന്നുവരുവിൻ! അതിന്റെ ധ ആ സ്വർഗത്തിന്റെ പ വിസ്താരം ആകാശ ത്തിന്റെയും, ഭൂമിയുടെയും വിസ്താരം പോലെയാകുന്നു; അവന്റെ റസൂലുകളിലും വിശ്വസിച്ചവർക്കു വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കു ന്നു. അത്, അല്ലാഹുവിന്റെ ദയവത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ കൊടുക്കുന്നു. അല്ലാഹുവാകട്ടെ, മഹ ത്തായ ദയ വുള്ളവനുമാകുന്നു. (21) മുൻകടക്കുവിൻ, മുമ്പോട്ട് വരിൻ, മൽസരിച്ചു വരുവിൻ പാപമോചനത്തിലേക്ക് നിങ്ങളുടെ റ∫ിങ്കൽനിന്നുള്ള ഒരു സ്വർഗത്തിലേക്കും അതിന്റെ വിസ്താരം, വിശാലത, വീതി ആകാശത്തിന്റെ വിസ്താരം പോലെയാണ് ഭൂമിയുടെയും അത് ഒരുക്ക (തയ്യാറാക്ക)പ്പെട്ടിരിക്കുന്നു വിശ്വസിച്ചവർക്ക് അല്ലാഹു വിൽ അവന്റെ റസൂലുകളിലും അത് അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം)ആകുന്നു അവനത് കൊടുക്കുന്നു, നൽകും അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ദയവുള്ളവനാണ് മഹത്തായ സ്വർഗം എന്ന് പറയുന്നത് കേവലം ഒരു വമ്പിച്ച കെട്ടിടമോ വലിയ തോട്ടമോ അല്ല. അത് ആകാശഭൂമികളോളം വിസ്തൃതിയുള്ള അതിവിശാലമായ ഒരു മഹാലോകമാകുന്നു. പ്രസ്തുത സ്വർഗീയ ജീവിതം ലഭിക്കുവാനും, അതിൽ പ്രവേശനം ലഭിക്കേണ്ടതിന് അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനം വഴി അർഹത നേടുവാനും ഓരോരുത്തരും ഞാൻ മുമ്പിലാവണമെന്ന ആവേശ ത്തോടെ മുമ്പോട്ടുവരണം എന്ന് അല്ലാഹു ഉപദേശിക്കുന്നു. അഥവാ അതിനായി അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് സൽക്കർമങ്ങൾ പ്രവർത്തിക്കുകയും, ദുഷ്ക്കർമങ്ങൾ വെടിയുകയും ചെയ്യുന്നതിൽ അമാന്തം വരു ത്താതെ സദാ ഉൽസുകരായിരിക്കണം എന്ന് താൽപര്യം. സൂ: സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (സ്ലസ്ലസ്ല.. അവിശ്വാസികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിട്ടുള്ള നരകത്തെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക് കരുണ ചെയ്യപ്പെടുവാൻവേണ്ടി അല്ലാ ഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിൻ. നിങ്ങളുടെ റ∫ി ങ്കൽനിന്നുള്ള പാപമോചനത്തിലേക്കും, സ്വർഗത്തിലേക്കും ധൃതിപ്പെട്ടുവരുകയും ചെയ്യുവിൻ. അതിന്റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയത്ര) ആകു ന്നു. അത് ഭയഭക്തൻമാർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. 133.) തുടർന്നുകൊണ്ട് ഭയഭക്തൻമാരുടെ സ്വഭാവഗുണങ്ങൾ അവിടെ എടു ത്തുപറയുകയും ചെയ്തിരിക്കുന്നു. അല്ലാമാ സയ്യിദ്ക്വുത്വുബ് ചൂണ്ടിക്കാട്ടിയതുപോലെ, സ്വർഗത്തിന്റെ വിശാ ലതയെക്കുറിച്ച് ഹദീഥിലും കാണുന്ന ഇതുപോലെയു ള്ള പ്രസ്താ വനകളെ മുൻകാലത്ത്ശാസ്ത്രം ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്തതുകൊ ണ്ട്കേവലം ചില അലങ്കാരപ്രയോഗങ്ങളായി ചില ആളുകൾ ഗണിച്ചുവന്നിരു ന്നു. എന്നാൽ, ഉപരിയാകാശമണ്ഡലത്തിന്റെ അനന്തവിദൂരത ബോധ്യപ്പെട്ടുകഴി ഞ്ഞിട്ടുള്ള ഇക്കാലത്ത് ഇങ്ങനെയുള്ള പ്രസ്താവനകളെ നേർക്കുനേരെത്തന്നെ വിലയിരുത്തുവാൻ ശാസ്ത്രജ്ഞൻമാർക്ക്പോലും വൈമനസ്യം ആവശ്യമില്ലാതെ യാണിരിക്കുന്നത്. അല്ലാഹുവിലും റസൂലുകളിലും വിശ്വസിക്കുന്നവർക്കുവേണ്ടിയാണ് സ്വർഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് ഇൗ ആയത്തിലും, ഭയഭക്തൻമാർക്കുവേണ്ടിയാ ണെന്ന് ആയത്തിലും അല്ലാഹു പ്രസ്താവിച്ചു. നരകം തയ്യാറാ ക്കപ്പെട്ടിട്ടുള്ളത് അവിശ്വാസികൾക്കുവേണ്ടിയാണെന്ന് ആയത്തി ലും, അൽബക്വറഃ 24ലും പ്രസ്താവിച്ചിരിക്കുന്നു. അപ്പോൾ, സത്യവിശ്വാസിക ളിൽതന്നെ ശിക്ഷാർഹമായ പാപങ്ങൾ ചെയ്തവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ചോദിക്കപ്പെട്ടേക്കാം. ആ പാപങ്ങൾക്ക് ശിക്ഷ അവർ നരകത്തിൽ വെച്ച് അനുഭവി ക്കേണ്ടിവരികയും, അതവസാനിച്ചശേഷം അവർക്ക് ശാശ്വതമായ സ്വർഗീയ ജീവിതം നൽകപ്പെടുകയും ചെയ്യുന്നതാണെന്ന് പല നബിവചനങ്ങളിൽനിന്നും വ്യക്തമായി അറിയപ്പെട്ടതാകുന്നു. ആയത്തിൽ "ഭയഭക്തൻമാർക്കുവേണ്ടി' എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിൽ, ഇവിടെ "അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിച്ചവർക്കുവേണ്ടി' എന്നാണല്ലോ പറഞ്ഞിട്ടുള്ളതും. അപ്പോൾ സ്വർഗം ലഭി ക്കുന്നതിനുള്ള അടിസ്ഥാനമാനദണ്ഡം സത്യവിശ്വാസമാണെന്നും, സത്യവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവർക്ക്-അവർ പാപികളാണെങ്കിലുംതങ്ങളുടെ ശിക്ഷാവധിക്കു ശേഷം സ്വർഗം നിന്ന് മനിലാക്കാം. സത്യ വിശ്വാസം എന്നത് വിശ്വാസവും അതനുസരിച്ചുള്ള പ്രവർത്തനവും ചേർന്ന തിന് മാത്രമുള്ള പേരാണെന്നും സത്യവിശ്വാസം സ്വീകരിച്ചശേഷം കർമപരമായി മഹാപാപം ചെയ്തവരെല്ലാം അവിശ്വാസികളായിരിക്കുമെന്നും വാദിക്കുന്ന മുതലായ ചില തൽപരകക്ഷികൾക്ക് മാത്രമേ ഇതിൽ ഭിന്നാഭിപ്രായ മുള്ളൂ. എന്നാൽ, (അല്ലാഹുവിൽ വിശ്വസിക്കുക എന്ന് അർത്ഥം വരുമാറ് എന്ന അവ്യയം ചേർത്ത് എന്ന് പറയുമ്പോൾ അത് മനുകൊണ്ടുള്ള വിശ്വാസത്തെയല്ലാതെ കുറിക്കുകയില്ലെന്നും, ഇത് ലീകളും സമ്മതിക്കുന്ന വസ്തുതയാണെന്നും ഇമാംറാസീ (റ) ചൂണ്ടിക്കാട്ടിയിരി ക്കുന്നു. ഇൗ ആയത്തിലും അങ്ങനെ ( ) എന്ന് തന്നെയാണല്ലോ ഉള്ളതും. (സൂ: സുമർ 53 ന്റെയും, സൂ: ഹുജുറാത്ത് 14 ന്റെയും വിവരണങ്ങളും നോക്കുക.) മറ്റൊരു സംഗതിയും ഇൗ വചനത്തിൽനിന്നും മറ്റു ചില വചനങ്ങളിൽനി ന്നുമായി മനിലാക്കാം. സത്യവിശ്വാസികൾക്ക് സ്വർഗം നൽകുന്നത് അല്ലാഹുവിന്റെ മേൽ നിർബന്ധമുള്ളതോ, അവനോട് ഹേമിച്ചുവാങ്ങുവാൻ അവകാശപ്പെട്ടതോ അതെ, "അത് അല്ലാഹുവിന്റെ ദയവാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അത വൻ കൊടുക്കുന്നു. അല്ലാഹു മഹത്തായ ദയവുകാരനാകുന്നു'. ) ( നബി ˜ പറയുന്നു: "നിങ്ങളിൽ തന്നെതന്റെ കർമം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല, അവനെ നരകത്തിൽനിന്ന് രക്ഷി ക്കുകയുമില്ല, അല്ലാഹുവിന്റെ കാരുണ്യംകൊണ്ടല്ലാതെ.' (മു) ഇത്പോലെ ബുഖാ രിയുടെ ഹദീഥിലും കാണാം. സൽക്കർമങ്ങൾ ചെയ്തവർക്ക് സ്വർഗം നൽകുമെ ന്നും, ശിക്ഷയിൽനിന്ന് രക്ഷകിട്ടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത് ശരിയാണ്. അതവൻ തികച്ചും നിറവേറ്റുകയും ചെയ്യും. അത് തന്റെ ബാധ്യതയാ ണെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. അതിൽ സംശയമേ ഇല്ല. എന്നാൽ, മനു ഷ്യൻ ചെയ്യുന്ന കർമങ്ങൾ നമുക്ക് അറിയാവുന്നതോ അല്ലാത്തതോ ആയ കാരണ ങ്ങളാൽ അല്ലാഹുവിന്റെ അടുക്കൽ ഒരു പക്ഷേ, സ്വീകാര്യമായില്ലെന്ന് വരാം. അതു കൊണ്ടാണ് "ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിൽനിന്ന് സ്വീകരിക്കേണമേ' ( ) എന്നതുപോലുള്ള പ്രാർത്ഥനകൾ നാം ചെയ്യുന്നതും, ചെയ്യേണ്ടിവന്ന തും. മാത്രമല്ല, ലോകസ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ കൽപന അനു സരിച്ച് ജീവിക്കുകയെന്നത് നമ്മുടെമേൽ നിർബന്ധമായ ഒരു കടമയുമാണല്ലോ. എനി, ഒരാൾ എത്രതന്നെ പരിശുദ്ധമായ ജീവിതം നയിച്ചാലും അത് കേവലം ഒരു പരിമിതമായ അളവിലും കാലത്തിലുമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സ്വർഗീയാ നുഗ്രഹങ്ങളാകട്ടെ, ഐഹികജീവിതത്തെ അതുമായി താരതമ്യം ചെയ്യാൻ പോലും സാധ്യമല്ല. അത്രയും വമ്പിച്ചതും കാലാകാലം നിലനിൽക്കുന്നതുമാണ്. "സ്വർഗ ത്തിൽ ഒരു ചമ്മട്ടിയുടെ സ്ഥലം ഇഹലോകത്തെയും അതിലുള്ളവയെയുംകാൾ ഉത്തമമായതാണ്' (ബു) എന്നത്രെ നബി ˜ അരുളിച്ചെയ്തിരിക്കുന്നത്. ചുരുക്കിപ റഞ്ഞാൽ, സജ്ജനങ്ങൾക്ക് അല്ലാഹു സ്വർഗം നൽകുകയും, അവരെ നരക ത്തിൽനിന്ന് രക്ഷിക്കുകയും ചെയ്യും.' എന്നാലത്, അവന്റെ വാഗ്ദാനമെന്ന നില ക്കും, അവന്റെ ഔദാര്യവും, ദയവും, അനുഗ്രഹവും എന്ന നിലക്കുമാണ്. അവന്റെ മേലുള്ള നിർബന്ധകടമ എന്ന നിലക്കല്ല. അവനോട് അവകാശം പറഞ്ഞോ നിർബ ന്ധപൂർവ്വമോ അത് വാങ്ങുവാൻ ആർക്കും അർഹതയും അധികാരവും, കഴിവും ഇല്ല.
57:22–23

مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ

لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ

(22) ഭൂമിയിലാകട്ടെ, നിങ്ങ ളിൽ ധ നിങ്ങളുടെ ദേഹങ്ങളിൽ പ തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും)- നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രമ്ലത്തിൽ ഇല്ലാ തെബാധിക്കുകയില്ല. നിശ്ചയ മായും അത് ധ ആ രേഖപ്പെടുത്തൽ പ അല്ലാഹുവിന്റെമേൽ ന്നു. (23) നിങ്ങൾക്ക് (ലഭിക്കാ തെ) പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങൾക്ക് അവൻ നൽകിയതിൽ നിങ്ങൾ ആഹ്ലാദം കൊള്ളാതിരിക്കു വാനും വേണ്ടിയത്രെ (അങ്ങനെ ചെയ്തത്). ദുരഭിമാനിയായ, പൊങ്ങ ച്ചക്കാരനായ എല്ലാവരെയും ധ ഒരാ ളെയും പ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. 24 പ അതായത്, പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കു വാൻ മനുഷ്യരോട് കൽപിക്കുകയും ചെയ്യുന്നവരെ. ആരെങ്കിലും പിൻതി രിഞ്ഞു പോകുന്നപക്ഷം, നിശ്ചയ മായും അല്ലാഹു ധന്യനും സ്തുത്യർഹനുമത്രെ. പ ബാധിക്കുകയില്ല ഒരു ബാധയും, ആപത്തും (തന്നെ) ഭൂമിയിൽ നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളിൽ തന്നെയും) ഇല്ല ഒരു ഗ്രമ്ലത്തിൽ (രേഖയിൽ) ഇല്ലാതെ മുമ്പായി അതിനെ നാം സൃഷ്ടിക്കുന്നതിന്റെ നിശ്ചയമായും അത് അല്ലാഹുവിന്റെമേൽ എളുപ്പമാണ് (23) നിങ്ങൾ സങ്കട(വ്യസന)പ്പെടാതിരിക്കുവാൻ വേണ്ടി യാതൊന്നിന്റെ പേരിൽ നിങ്ങൾക്ക് പാഴായി (ഒഴിവായി)പ്പോയ നിങ്ങൾ ആഹ്ലാദം (സ ന്തോഷം) കൊള്ളാതെയും അവൻ നിങ്ങൾക്ക് നൽകിയതിൽ, തന്ന തുകൊണ്ട് അല്ലാഹു ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെപത്രാസു കാട്ടുന്നവനെ)യും ദുരഭിമാനിയായ, പെരുമനടിക്കുന്നവനും
57:24–25

ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ

لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ

(24) അതായത് പിശുക്ക് കാണിക്കുന്നവർ കൽപിക്കുക (ഉപദേശിക്കുക)യും ചെയ്യുന്ന മനുഷ്യരോട്, മനുഷ്യരെ പിശുക്ക് (ലുബ്ധ്) കാണിക്കുന്നതിന് ആരെങ്കിലും തിരിഞ്ഞുപോയാൽ എന്നാൽ നിശ്ചയമായും അല്ലാഹു അവൻ ധന്യൻ, അനാശ്രയനാകുന്നു സ്തുത്യർഹനാ യ, സ്തുതിക്കപ്പെടുന്നവനാണ് മനുഷ്യരിലോ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അത് രൂപംകൊള്ളുന്നതിന് മുമ്പുതന്നെ ഒരു രേഖാഗ്രമ്ല ത്തിൽ അല്ലാഹു രേഖപ്പെടുത്തി വെക്കാത്തതായിട്ടില്ല എന്ന് ഇൗ വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു . "ഏതൊരു ബാധയും' ( ) എന്ന വാക്കിൽ ചെറുതോ, വലുതോ, പൊതുവായതോ, പ്രത്യേകമായതോ ആയ എല്ലാ തരം ബാധകളും ഉൾപ്പെടുന്നു. എല്ലാം അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയിട്ടു ണ്ടെന്ന് വരുമ്പോൾ, ഓരോന്നും സംഭവിക്കുന്നതിന് ഇന്നി ശരിക്കും അറിഞ്ഞിരിക്കുമെന്നും നിർണയിച്ചിരിക്കുമെന്നും വ്യക്തമാണ്. ഇസ്ലാമിലെ മൗലികപ്രധാനമായ വിശ്വാ സസിദ്ധാന്തങ്ങളിൽ ഒന്നത്രെ ഇത്. ഇതിനെക്കുറിച്ചാണ് അല്ലാഹുവിന്റെ "ക്വദ്വാക്വദ്റി'ലുള്ള (വിധിവ്യവസ്ഥയിലുള്ള) വിശ്വാസം എന്ന് പറയുന്നത്. പ്ലച്ഛയ യ്യല (നാം അതിനെ സൃഷ്ടിച്ചുണ്ടാക്കുന്നതിനുമുമ്പ്) എന്ന വാക്കിൽ "അതിനെ' ( ) എന്ന സർവ്വനാമം ( ) കൊണ്ടുദ്ദേശ്യം അതിനുമുമ്പ് പറയപ്പെട്ട "ബാധ' ( ) ആയിരിക്കുവാനാണ് കൂടുതൽ സാധ്യത. എങ്കിലും, അത് "ഭൂമി' ( )യെ ഉദ്ദേശിച്ചോ, അല്ലെങ്കിൽ "നിങ്ങളുടെ ദേഹങ്ങളെ' ( ) ഉദ്ദേശിച്ചോ ആയിരിക്കുന്നതിനും വിരോധമില്ല. ഇൗ മൂന്നിൽ ഏതൊന്നായിരു ന്നാലും വിഷയത്തിൽ മാറ്റം നേരിടുവാനില്ല. കാരണം, അതത് ബാധകൾ രൂപം കൊള്ളുന്നതിന് മുമ്പായാലും, ഭൂമിയെ സൃഷ്ടിക്കുന്നതിന് മുമ്പായാലും, മനു ഷ്യരെ സൃഷ്ടിക്കുന്നതിന് ശരിനേരത്തെ ഒരു ഗ്രമ്ലത്തിൽ അവയെ രേഖപ്പെടുത്തിക്കഴിഞ്ഞതിന്റെ ശേഷമേ ഓരോ ബാധയും ഇവിടെ ബാധിക്കുന്നുള്ളൂ എന്ന് സ്പഷ്ടമാണല്ലോ. എല്ലാ കാര്യവും അല്ലാഹു മുൻകൂട്ടി അറിയുമെന്നും, ഓരോന്നും ഇന്നിന്നപ്രകാരം സംഭവിക്കുമെന്ന് അവൻ മുൻകൂട്ടി നിർണയിച്ചിരിക്കുമെന്നും പറയുമ്പോൾ, അത് യുക്തിവാദക്കാരായ ആളു കൾക്കും, അല്ലാഹുവിലുളള വിശ്വാസം പൂർണമായിട്ടില്ലാത്തവർക്കും മാത്രമേ ദഹിക്കാതിരിക്കുകയുള്ളൂ. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രയാസപ്പെട്ടതോ ഗൗരവപ്പെട്ടതോ അല്ല. മാത്രമാകുന്നു. ഇങ്ങനെ മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് എന്തിന്വേണ്ടിയാണ്? അല്ലെങ്കിൽ ഇൗ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനുവേണ്ടിയാണ്? അതി നുള്ള മറുപടിയാണ് അല്ലാഹു തുടർന്ന് പറഞ്ഞത്: (നിങ്ങൾക്ക് പാഴായികിട്ടാതെപോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതി രിക്കുവാനും, നിങ്ങൾക്കവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദം കൊള്ളാ തിരിക്കുവാനും വേണ്ടി.) അതെ, എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറി ഞ്ഞാൽ, നഷ്ടം ബാധിക്കുന്നതിന്റെ പേരിൽ സങ്കടത്തിനും നിരാശക്കും അവ കാശമില്ല. അതുപോലെത്തന്നെ, നേട്ടം ലഭിക്കുന്നതിന്റെ പേരിൽ ആഹ്ലാദത്തിനും അഹങ്കാരത്തിനും അവകാശമില്ല. നഷ്ടത്തിൽ ക്ഷമയും, സമാധാനവും, നേട്ട ത്തിൽ നന്ദിയും സന്തോഷവും സ്വീകരിക്കാമല്ലോ, എന്നാൽ, തിന്മബാധിക്കു നിരാശയും, നന്മബാധിക്കുമ്പോൾ അഹങ്കാരവും മനുഷ്യന്റെ ഒരു സ്വഭാ വമാണ്. ഇതിനെപ്പറ്റി പലപ്പോഴും പ്രസ്താവിക്കാറുണ്ട്. അല്ലാഹു വിന്റെ വിധി വ്യവസ്ഥയിലുള്ള ദൃഢവിശ്വാസംകൊണ്ടേ ഇൗ സ്വഭാവത്തിൽനിന്ന് മനുഷ്യന് രക്ഷപ്പെടുവാൻ കഴിയുകയുള്ളൂ. ഇക്രിമഃ (റ) പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാകുന്നു: "സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യാത്ത ഒരാളുമില്ല. പക്ഷേ, നിങ്ങൾ സന്തോഷം നന്ദിയും, വ്യസനം ക്ഷമയും ആക്കി ക്കൊള്ളുക.' വല്ല നന്മയോ നേട്ടമോ സിദ്ധിക്കുമ്പോൾ അത് തന്റെ യോഗ്യത കൊണ്ടോ സാമർത്ഥ്യംകൊണ്ടോ പ്രവർത്തനം കൊണ്ടോ ലഭിക്കുന്നതാണെന്നും, താനതിന് അവകാശപ്പെട്ടവനാണെന്നും മറ്റുമുള്ള ധാരണകളിൽനിന്നാണ് ദുര ഭിമാനവും അഹങ്കാരവും ഉണ്ടായിത്തീരുന്നത്. എല്ലാം അല്ലാഹുവിൽനിന്നും, അവന്റെ നിശ്ചയപ്രകാരവുമാണ് യഥാർത്ഥത്തിൽ ലഭിക്കുന്നത്, താൻ വല്ലതും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് കേവലം ബാഹ്യമായ ഒരു കാരണം മാത്രമാണ്, ആ പ്രവർത്തനത്തിനുള്ള സാദ്ധ്യത ലഭിച്ചതും അല്ലാഹുവിൽനിന്ന് തന്നെയാണ് എന്നിങ്ങനെയുള്ള വിശ്വാസത്തിൽ നിന്നാണ് നന്ദിയും കൂറും ഉണ്ടായിത്തീരുക. അപ്പോൾ, അല്ലാഹു തങ്ങൾക്ക് ധനം നൽകിയതിൽ അഹങ്കാരം കൊള്ളുകയും അത് വേണ്ടവിഷയത്തിൽ ചിലവാക്കാൻ കൂട്ടാക്കാതെ പിശുക്ക് പിടിക്കുകയും ചെയ്യുന്നവർ മേൽപറഞ്ഞ ധാരണകൾ വെച്ചുപുലർത്തുന്നവരായിരിക്കും. ഒരാ ളിൽ ഒരു ചീത്ത സ്വഭാവം ഉണ്ടാകുമ്പോൾ ആ സ്വഭാവം മറ്റുള്ളവരിലും ഉണ്ടാ യിക്കാണാൻ അവന് ആഗ്രഹമുണ്ടായിരിക്കുന്നത് സ്വാഭാവികമാണ്. അതിനാൽ, മറ്റുള്ളവരും തന്നെപ്പോലെ പിശുക്കൻമാരായിത്തീരുവാൻ അവൻ ശ്രമം നടത്തും. അങ്ങനെ വരുമ്പോൾ, പിശുക്കൻമാരുടെ തെറ്റുകൾ പലതായിക്കാണാം. ദുരഭി മാനിയായപൊങ്ങച്ചക്കാരനായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്ന് മൊത്തത്തിൽ പ്രസ്താവിച്ചശേഷം, പിശുക്കുകാ ണിക്കുകയും ജനങ്ങളോട് പിശുക്കുകാണിക്കുവാൻ ഉപദേശിക്കുകയും ചെയ്യു ന്നവർ ( ) എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിൽ നിന്ന് മേൽ സൂചിപ്പിച്ച വസ്തുതകൾ മനിലാക്കാവുന്നതാണ്. തുടർന്നു കൊണ്ട് അഹങ്കാരികളുടെ അഹങ്കാരം നിമിത്തമോ പിശുക്കൻമാരുടെ പിശുക്ക് നിമിത്തമോ അവർക്കല്ലാതെ അല്ലാഹുവിന് യാതൊരു നഷ്ടവും പറ്റാനില്ലെന്ന് അല്ലാഹു അവർക്ക് നല്ലൊരു താക്കീതും നൽകിയിരിക്കുന്നു. ഇൗ സൂറത്ത് അവസാനിച്ച ഉടനെ "ക്വദ്വാക്വദറി'നെ സംബന്ധിച്ച് വിശദമായ ഒരു വ്യാഖ്യാനക്കുറിപ്പ് ചേർക്കുന്നതുകൊണ്ടും ഇൗ (22, 23) ആയ ത്തുകളിലെ ആശയങ്ങളെക്കുറിച്ച് അതിൽ വിസ്തരിച്ച് പറയുന്നത്കൊണ്ടും ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. വിഷയത്തിന്റെ നാനാവശങ്ങളും തൽപരക ക്ഷികളുടെ ന്യായവാദങ്ങൾക്ക് മറുപടികളും വേണ്ടത്ര തെളിവുകളോടുകൂടി അതിൽ പ്രതിപാദിക്കുന്നതാണ്. ആ കുറിപ്പ് എല്ലാവരും മനിരുത്തി പഠിക്കണമെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു. (25) തീർച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകൾ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യർ നീതിമുറയനുസരിച്ച് നിലകൊള്ളു വാൻവേണ്ടി അവരോടൊപ്പം നാം വേദ ഗ്രമ്ലവും, (നീതിയാകുന്ന) ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പ് നാം ഇറക്കിയിരിക്കു ന്നു. അതിൽ കഠിനമായ ആയോധന ശക്തിയും, ജനങ്ങൾക്ക് പല ഉപയോ ഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവി നെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയിൽ സഹായിക്കു ന്നത് ആരാണെന്ന് അവൻ അറിയു വാനും വേണ്ടിയാകുന്നു (അത്). നിശ്ച യമായും അല്ലാഹു ശക്തനും പ്രതാപ ശാലിയുമാണ്. (25) തീർച്ചയായും നാം അയച്ചിട്ടുണ്ട് നമ്മുടെ റസൂലു കളെ വ്യക്തമായ തെളിവുകളുമായി അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു ഗ്രമ്ലം നിലകൊള്ളു വാൻ വേണ്ടി മനുഷ്യർ നീതിമുറ അനുസരിച്ച് നാം ഇറക്കു കയും ചെയ്തു ഇരുമ്പ് അതിലുണ്ട് (യുദ്ധ) ശക്തി (ആയോധനശ ക്തി), ശൂരത കഠിനമായ, ശക്തമായ ഉപയോഗങ്ങളും മനു ഷ്യർക്ക് അല്ലാഹു അറിയുവാനും അവനെ സഹായിക്കുന്നവ രെ, സഹായിക്കുന്നതാരാണെന്ന് അവന്റെ റസൂലുകളെയും അദൃ ശ്യമായ നിലയിൽ നിശ്ചയമായും അല്ലാഹു ശക്തനാകുന്നു പ്രതാ പശാലിയാണ് മനുഷ്യസമുദായം നീതിയും നെറിയും അനുസരിച്ച് നിലകൊള്ളുന്ന തിനാവശ്യമായ തെളിവുകളും ലക്ഷ്യങ്ങളും ഉപദേശനിർദ്ദേശങ്ങളും സഹിതം വേദഗ്രമ്ലങ്ങളും, നീതിയുടെ മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളുമാകുന്ന കൊണ്ടാണ് ഓരോ കാലത്തും അല്ലാഹു അവന്റെ ദൂതൻമാരെ അയച്ചിരിക്കുന്നത്. എന്നിട്ട് പിന്നെയും കുഴപ്പത്തിനും അക്രമത്തിനും മുതിരുന്ന വരെ ബലംപ്രയോഗിച്ചു ഒതുക്കിനിറുത്തേണ്ടതിന് വേണ്ടുന്ന ഉപാധികളും അവൻ ഏർപ്പെടുത്തിയിട്ടുണ്ട്. അതത്രെ, ഇരുമ്പ്. ആയോധനവേളയിൽ ഇരുമ്പിന്റെ ഉപ യോഗം പറയേണ്ടതില്ലല്ലോ. യുദ്ധത്തിലും, പ്രതിരോധത്തിലും മാത്രമല്ല, മനു നിത്യാവശ്യങ്ങളിലും ഇരുമ്പിന്റെ ഉപയോഗം ധാരാളമാണ്. ഇതിനെല്ലാം കൂടിത്തന്നെയാണ് അല്ലാഹു ഭൂമിയിൽ ഇരുമ്പ് നിക്ഷേപിച്ചിരിക്കുന്നതും. മറ്റൊരു ഉദ്ദേശ്യംകൂടി അതിലുണ്ട്. അല്ലാഹുവും അവന്റെ റസൂലുകളും നിർദ്ദേശിക്കുന്ന നീതി മാർഗങ്ങൾക്ക് തടം സൃഷ്ടിക്കുന്ന ദുശ്ശക്തികൾക്കുനേരെ അതിനെ ഉപ യോഗപ്പെടുത്തി അവരെ പരാജയപ്പെടുത്തുകയും, അങ്ങനെ,അല്ലാഹുവിന്റെയും റസൂലുകളുടെയും പക്ഷത്തെ സഹായിക്കുകയും ചെയ്യുന്നവരെ മറ്റുള്ളവ രിൽനിന്ന് പ്രത്യക്ഷത്തിൽതന്നെ വേർതിരിച്ചു കാണുക, ഇതാണത്. (മീസാൻ) എന്നാൽ വാക്കർത്ഥം. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും തൂക്കിക്കണക്കാ ക്കുന്ന മാനദണ്ഡം എന്നത്രെ ഇവിടെ വിവക്ഷ. സാധനങ്ങൾ തൂക്കിക്കണക്കാ ക്കുവാനുള്ള സാധാരണ ആ ഇനത്തിൽ ഉൾപ്പെടുന്ന ഒന്നുതന്നെ. എന്നാൽ "ശക്തി, സമരശക്തി, ധീരത, ഭയം' എന്നൊക്കെയാ ണർത്ഥം. യുദ്ധവേളയിൽ പ്രകടമാകുന്ന ശക്തിയും ധീരതയുമാണിവിടെ ഉദ്ദേ ശ്യം. അദൃശ്യമായ നിലയിൽ സഹായിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാ ഹുവിനെ നേരിൽ കാണാതെത്തന്നെ മാർഗത്തെസഹായി ക്കുക എന്നായിരിക്കാം. അല്ലെങ്കിൽ, അല്ലാഹുവിനെയും റസൂലുകളെയും സഹാ യിക്കുക എന്ന ഉദ്ദേശ്യം മനിൽവെച്ചുകൊണ്ട് സഹായിക്കുക എന്നും ആവാം. മനിലെ ഉദ്ദേശ്യം പുറമെ ദൃശ്യമാകുകയില്ലല്ലോ. ഇൗ രണ്ട് പ്രകാരത്തിലും ഇവിടെ വ്യാഖ്യാനം നൽകപ്പെട്ടുകാണാം. മനുഷ്യസമുദായം നീതിമുറതെററാതെ നിലകൊള്ളുവാൻ ഉപദേശ ങ്ങളും തെളിവുകളും മാത്രം മതിയായേക്കുകയില്ലെന്നും, അതിനുവേണ്ടി ചില പ്പോൾ ബലവും പ്രയോഗിക്കേണ്ടിവന്നേക്കുമെന്നും, അതിനുള്ള സജ്ജീകരണ ങ്ങൾ കരുതിവെക്കുകകൂടി വേണ്ടതുണ്ടെന്നും ഇൗ വചനത്തിൽ സൂചനയുണ്ട്. റസൂലുകളെ നിയോഗിച്ചതിന്റെ ലക്ഷ്യം വിവരിച്ചശേഷം, അവരിൽ ചിലരെപ്പ റ്റിയും, അവരുടെ ദൗത്യഫലങ്ങളെപ്പറ്റിയും അടുത്തവചനത്തിൽ പ്രസ്താവി ക്കുന്നു:- വിഭാഗം- 4
57:26–27

وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ

ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ

(26) നൂഹിനെയും, ഇബ്റാ ഹീമിനെയും നാം അയക്കുകയുണ്ടാ യി. രണ്ടുപേരുടെയും സന്തതികളിൽ പ്രവാചകത്വവും, വേദഗ്രമ്ലവും നാം ഏർപ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരിൽ സൻമാർഗം പ്രാപിച്ചവരുണ്ട്; അവരിൽ വളരെപ്പേർ ദുർന്നടപ്പുകാരു മാകുന്നു. (27) പിന്നീട് അവരുടെ പിറ കിലായി നമ്മുടെ ദൂതൻമാരെ നാം തുടർന്നയച്ചു. മർയമിന്റെ പുത്രൻ ഈസായെയും തുടർന്നയച്ചു; അദ്ദേഹ ത്തിന് നാം "ഇൻജീലും', ധ സുവിശേഷ ഗ്രമ്ലവും പ നൽകി. അദ്ദേഹത്തെ പിൻപറ്റിയവരുടെ ഹൃദയങ്ങളിൽ കൃപ യും, കരുണയും നാം ഏർപ്പെടുത്തു കയും ചെയ്തു. ഒരു (തരം) സന്യാസജീ വിതം അവർ നൂതനമായുണ്ടാക്കി. അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ട തിന് (അവരത് ചെയ്തു) എന്നല്ലാതെ, അവരുടെമേൽ നാമത് നിയമിച്ചിട്ടില്ല. എന്നാൽ, അത് പാലിക്കേണ്ട മുറപ്ര കാരം അതവർ പാലിച്ചില്ല. അപ്പോൾ, അവരിൽനിന്ന് വിശ്വസിച്ചവർക്ക് അവരുടെ പ്രതി ഫലം നാം നൽകി. അവരിൽ വളരെ ആളും ദുർന്നടപ്പുകാരാകുന്നു. (26) തീർച്ചയായും നാം അയക്കയുണ്ടായി നൂഹിനെ ഇബ്റാഹീമിനെയും നാം ആക്കുക (ഏർപ്പെടുത്തു)കയും ചെയ്തു അവർ രണ്ടാളുടെയും സന്തതികളിൽ പ്രവാചകത്വം, നബിപ്പട്ടം ഗ്രമ്ലവും എന്നിട്ട് അവരിലുണ്ട് നേർമാർഗം പ്രാപിച്ചവൻ(ർ) അവരിൽനിന്ന് അധികം, വളരെ ദുർന്നടപ്പുകാരാണ്, തോന്നി യവാസികളാണ് (27) പിന്നെ നാം തുടർത്തി, (തുടർന്നയച്ചു) അവരുടെ പിറകിലായി, കാൽപാടിൽക്കൂടി നമ്മുടെ റസൂലുകളെ നാം തുടർന്നയക്കയും ചെയ്തു ഈസായെ മർയമിന്റെ പുത്രൻ അദ്ദേഹത്തിന് നാം നൽകയും ചെയ്തു ഇൻജീൽ (സുവിശേഷം) നാം ഏർപ്പെടുത്തുക (ഉണ്ടാക്കു)കയും ചെയ്തു യാതൊ രുവരുടെ ഹൃദയങ്ങളിൽ അദ്ദേഹത്തെ പിൻപറ്റിയ കൃപ, ദയ കരു ണയും ഒരു സന്യാസത്തെ, പൗരോഹിത്യത്തെ അവരത് നവീ നമായുണ്ടാക്കി, പുത്തനായി നിർമിച്ചു അതിനെ നാം നിയമിച്ചിട്ടില്ല, അവരുടെമേൽ തേടുന്നതിനല്ലാതെ, അന്വേഷി ക്കലല്ലാതെ അല്ലാഹുവിന്റെ പ്രീതി, പൊരുത്തം എന്നാലതിനെ അവർ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല അതിനെ പാലിക്കേണ്ട മുറപ്രകാരം അപ്പോൾ (എന്നാൽ) നാം കൊടുത്തു വിശ്വസിച്ച വർക്ക് അവരിൽനിന്ന് തങ്ങളുടെ പ്രതിഫലം അവരിൽ അധി കവും, വളരെ തോന്നിയവാസികളാണ്, ദുർന്നടപ്പുകാരാണ് പൂർവ പ്രവാചകൻമാരിൽ പ്രധാനികളായ രണ്ട് പ്രവാചകവര്യൻമാരാണ് നൂഹ് നബി (അ)യും, ഇബ്റാഹീം നബി (അ)യും. പ്രവാചകത്വത്തിന്റെയും വേദ ഗ്രമ്ലത്തിന്റെയും പാരമ്പര്യം നിലനിന്നുപോന്നത് അവരുടെ സന്തതികൾ വഴി യാണ്. നൂഹ് (അ)ന്റെ ജനത മുങ്ങി നശിക്കുകയും, അദ്ദേഹവും സത്യവിശ്വാസി കളും രക്ഷപ്പെടുകയും ചെയ്ത സംഭവം വിവരിച്ചശേഷം അല്ലാഹു ഇങ്ങനെ പറയുന്നു: (അദ്ദേഹത്തിന്റെ സന്തതിയെത്തന്നെ നാം അവശേ ഷിക്കുന്നവരാക്കി. (സ്വാഫ്ഫാത്ത്: 77.) അപ്പോൾ, പിന്നീട് ഇബ്റാഹീം നബി (അ)യുടെ കാലംവരെയുള്ള പ്രവാചകൻമാർ അദ്ദേഹത്തിന്റെ സന്തതികളിൽപെ ട്ടവരായിരിക്കുമല്ലോ. ഇബ്റാഹീം നബി (അ)ക്കുശേഷം അറിയപ്പെട്ടിട്ടുള്ള പ്രവാ ചകൻമാരെല്ലാം അദ്ദേഹത്തിന്റെ സന്തതികളിൽപെട്ടവരുമാണ്. നമുക്ക് അറിയ പ്പെടാത്ത പ്രവാചകൻമാരും അങ്ങനെത്തന്നെ ആയിരിക്കുമെന്നാണ് ഈ വചന ത്തിൽനിന്നും മനിലാകുന്നത്. അല്ലാഹുവിനറിയാം. ഇവിടെ രണ്ട് പ്രവാചക വര്യൻമാരെയും ചേർത്തുകൊണ്ട് "അവരുടെ രണ്ടാളുടെയും സന്തതികൾ' ( ) എന്നത്രെ പറഞ്ഞിരിക്കുന്നത്. സൂ: അൻകബൂത്ത് 27 ൽ ഇബ്റാഹീം നബി (അ)യെ മാത്രം ചൂണ്ടിക്കൊണ്ട് "അദ്ദേഹത്തിന്റെ സന്തതിയിൽ നാം പ്രവാച കത്വം ഏർപ്പെടുത്തി' ( ) എന്നും പറഞ്ഞിരിക്കുന്നു. ഈ രണ്ട് പ്രവാചക പിതാക്കൾക്ക്ശേഷം അവരിൽ തുടരെത്തുടരെ പ്രവാചകൻമാർ ഉണ്ടായിക്കൊണ്ടിരുന്നു. എന്നിട്ടും അവരുടെ സന്തികളെല്ലാം അവർ പ്രബോധനം ചെയ്ത നേർമാർഗം സ്വീകരിച്ചവരായിരുന്നില്ല. കുറെ ഭാഗം നേർമാർഗം അവലംബിച്ചുവെങ്കിലും അധികമാളുകൾ ദുർമാർഗികൾ തന്നെയാ യിരുന്നു. ഇതായിരുന്നു പൂർവസമുദായങ്ങളുടെ പൊതുനില. പൂർവനബിമാരിൽ അവസാനത്തെ ആൾ ഈസാ നബി (അ)യാണല്ലോ. നിലവിലുള്ള മതസമുദാ യങ്ങളിൽ ഏറ്റവും വലിയ ജനത ഇന്നും പ്രത്യക്ഷത്തിൽ അദ്ദേഹത്തിന്റെ സമു ദായമായ ക്രിസ്ത്യാനികൾതന്നെ. ക്രിസ്തീയ സമുദായത്തിന്റെ ആദ്യഘട്ടത്തിൽ അവർ തങ്ങളുടെ പ്രവാചകന്റെ കാലടികളെ പിൻപറ്റിപോന്നുവെങ്കിലും- 16-ാം വചനത്തിൽ കണ്ടതുപോലെകാലക്രമത്തിൽ അവരും ദുഷിച്ചുപോകുകയും, സത്യത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ സമുദായത്തെ സംബന്ധിച്ച് ചില നിരൂപണങ്ങളാണ് 27-ാം വചനത്തിൽ കാണുന്നത്. (1) "ഈസാ നബി (അ)യെ പിൻപറ്റിയവരുടെ ഹൃദയങ്ങളിൽ അല്ലാഹു കൃപയും കരുണയും ഏർപ്പെടുത്തി ( ഗ്മൾപ്പയ ന്ധ ) അതെ, സൂ: നബി തിരുമേനി ˜ യുടെ സ്വഹാബികളെപ്പറ്റി (അവർ തമ്മിൽ കരുണയുള്ളവരാകുന്നു) എന്ന് പറഞ്ഞതുപോലെ, അവരും പരസ്പരം സ്നേഹത്തിലും, ദയയോടുകൂടിയും കഴിഞ്ഞുകൂടി. സാധുദയ, ദീനശുശ്രൂഷ, പരസ്പരസഹായം ആദിയായ വിഷയങ്ങളിൽ ഇൗസാ (അ) അവ രെ ശക്തിയായി ഉപ ദേശിച്ചുകൊണ്ടിരുന്നുവെന്നത് ചരിത്ര പ്രസിദ്ധമാണ്. ഇൗ ഗുണങ്ങൾ കുറെ യൊക്കെ ഇന്നും ക്രിസ്ത്യാനികളിൽ അവശേഷിക്കുന്നത് കാണാം. ഇൗസാ (അ)ന്റെ പ്രത്യേക ശിഷ്യഗണങ്ങളായ അപ്പോസ്തലൻമാർ ( ) തുടങ്ങി ഇന്നോളമുള്ള ക്രിസ്തീയ മിഷ്യനറിമാരുംമറ്റുവിധത്തിലുള്ള കൊള്ളരുതായ്മ പലതും അവരിൽ പാരമ്പര്യം താരതമ്യേന നിലനിറുത്തിവരുന്നു. ഒരു സമുദായ ത്തിന്റെ നിലനിൽപ്പിനും, അഭിവൃദ്ധിക്കും ഇതെത്രമാത്രം ആവശ്യമാണെന്ന് ബുദ്ധി യുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇന്നത്തെ മുസ്ലിം സമുദായം ഇൗ വിഷ യത്തിൽ വ്യസനകരമായ ഒരവസ്ഥയിലാണുള്ളത്. അവരുടെ അധഃപ തനത്തിനുള്ള ഒരു പ്രധാന കാരണം അതാണുതാനും. (2) ഒരു സന്യാസജീവിതം അവർ പുതുതായി നിർമിച്ചു ( ക്രിസ്ത്യാനികളിൽ നിലവിലുള്ള പല ദുരാചാരങ്ങളുടെയും ഉഗ്ഗവസ്ഥാനം ഇതാ കുന്നു. ഭൗതികസുഖങ്ങളെ ഉപേക്ഷിച്ച് ധ്യാനത്തിലും ആരാധനയിലും മുഴുകിയിരി ക്കുക എന്നതായിരുന്നു അതിന്റെ ആരംഭം. വിവാഹം കഴിക്കാതിരിക്കുക, കുടുംബ ജീവിതം ഉപേക്ഷിക്കുക, ഭക്ഷണപാനീയങ്ങൾ വർജ്ജിക്കുക, ജനങ്ങളുമായി സമ്പർക്കമില്ലാതിരിക്കുക, ചില പ്രത്യേക വേഷം സ്വീകരിക്കുക, വിജനപ്രദേശത്ത് കഴിഞ്ഞുകൂടുക, ചെറിയ ചെറ്റക്കുടിലുകളിൽ ജീവപര്യന്തം തപിരിക്കുക, മൗന വ്രതം സ്വീകരിക്കുക മുതലായവയെല്ലാം പിന്നീട് അതിന്റെ ഘടകാംശങ്ങളായി പരി ണമിച്ചതാകുന്നു. ഇൗ ജീവിത സമ്പ്രദായം സ്വീകരിക്കുവാൻ ചില ക്രിസ്ത്യാനികൾ നിർബന്ധി തരാവുകയാണുണ്ടായതെന്ന് പറയാം. ജൂതൻമാരിൽ നിന്നും ദവവിശ്വാസികളിൽ നിന്നും ഇടക്കാലത്ത് അവർ പല യാതനകളും അനുഭവിക്കേണ്ടിവന്നത് നിമിത്തം തങ്ങളുടെ മതസിദ്ധാന്തമനുസരിച്ച് ജീവിക്കുവാൻ അവർക്ക് പ്രയാസം നേരിട്ടു. അപ്പോൾ അവർ തങ്ങളുടെ മതവിശ്വാസത്തെ സംര ക്ഷിക്കുവാനായി കാടുകയറി മരണംവരെ ഭജനമിരിക്കുവാൻ മിനക്കെടുകയായി. ക്രമേണ മുമ്പില്ലാത്ത പല ഉപാധികളും അതോ ടുകൂട്ടിച്ചേർക്കുകയും ചെയ്തു. ഇൗ വസ്തുത ക്രിസ്ത്യാനികൾ പൊതുവിൽ സമ്മതിക്കുവാൻ കൂട്ടാക്കുകയില്ലെങ്കിലും ചില ക്രിസ്തീയപണ്ഡിതൻമാർ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ക്രിസ്ത്വബ്ദം 1883 ൽ ഈജിപ്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന (ചർച്ചിന്റെ ചരിത്രത്തിൽ വിലയേറിയ ഒരു മുത്ത്) എന്ന ഗ്രമ്ലത്തിന്റെ ഒന്നാം പതിപ്പിൽ ഇത് തുറന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇതിന്റെ കർത്താവ് സയ്യിദാബർമൂസിലെ ക്രിസ്തീയമഠത്തിലെ പാതിരിയാ ണ്. ക്രിസ്ത്വബ്ദം 3 -ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സഞ്ചാരിയായ പൗലൂസ് ( ) എന്ന ആളാണ് രാജമർദ്ദനം ഭയന്ന് സന്യാസജീവിതം നടപ്പിൽ വരു ത്തിയതെന്ന് അദ്ദേഹം അതിൽ പ്രസ്താവിച്ചിരിക്കുന്നു . സമുദായത്തിൽനിന്നും, പരിതഃസ്ഥിതികളുടെ സമ്മർദ്ദത്തിൽ നിന്നു മാണ് സന്യാസ ജീവിതത്തിന്റെ തുടക്കം എന്ന് ഇതിൽ നിന്നൊക്കെ മനിലാ ക്കാം. പക്ഷേ, അത് അല്ലാഹു കൽപിച്ചതോ നിയമിച്ചതോ അല്ല. അവർ സ്വയം നിർമിച്ചുണ്ടാക്കിയതാണ്. ( ) ഇതാണ് ഇവരിൽ വന്ന ഒന്നാ മത്തെ അബദ്ധം. തുടർന്നുള്ള വാക്യമായ (അല്ലാഹുവിന്റെ പ്രീതി തേടുന്നതിനല്ലാതെ) എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽക പ്പെടാറുണ്ട്. (1) അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട് മാത്രമാണവർ അത് നിർമി ച്ചുണ്ടാക്കിയത്. മറ്റൊരു ഉദ്ദേശ്യത്തിലുമായിരുന്നില്ല എന്നും, (2) അല്ലാഹുവിന്റെ പ്രീതിയെ (കഴിവനുസരിച്ച്) തേടണമെന്നല്ലാതെ, ഒരു സന്യാസജീവിതം കൈക്കൊള്ളണമെന്ന് അല്ലാഹു നിയമിച്ചിട്ടില്ല എന്നും. രണ്ടായിരുന്നാലും ശരി, ഇത് മുഖേന മതത്തിൽ ഇല്ലാത്ത ഒരു കർശന നടപടി സ്വയം നിർബന്ധമാക്കിത്തീർക്കുകയും, അങ്ങനെ, മതത്തിൽ അതിരുകവിയുക യുമാണ് അവർ ചെയ്തത്. ഇൗസാ (അ)യെ സംബന്ധിച്ചുപോലും ഇൗ അതിരു കവിച്ചലാണ് ക്രിസ്ത്യാനികളിൽ സംഭവിച്ചത്. ക്രിസ്ത്യാനികൾ അവരുടെ നബി യെമറ്റ് ചില സമുദായങ്ങളും മുസ്ലിം സമുദായത്തിലെ പിഴച്ച ചില ആളു കളും ഇടിച്ച് താഴ്ത്തിയിട്ടില്ല. എന്നാൽ അതി നെക്കാൾ വമ്പിച്ച അപരാധമാണ് അവർ ചെയ്തത്. അവർ അദ്ദേഹത്തെ ദൈവമോ ദൈവപുത്രനോ ആക്കിത്തീർത്തു. ഇതെല്ലാം കാരണമായിട്ടാണ് (വേദക്കാരേ, നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിരുക വിയേണ്ട എന്ന് അല്ലാഹു പറയുന്നതും 4:171; 5:80) ചില ഹദീഥുകളിൽ നിന്ന്തന്നെ ഇത് മനിലാക്കുവാൻ കഴിയും. (റ)ൽനിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു നബിവചനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: സന്തതികൾ എഴുപത്തിരണ്ട് സംഘ മായി പിരിഞ്ഞു. അതിൽ മൂന്നുകൂട്ടർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ഇൗസാ നബി (അ)ക്കുശേഷം ഒരു വിഭാഗം ആളുകൾ രാജാക്കളുടെയും, സ്വേച്ഛാധിപതികളു ടെയും മുമ്പിൽ ചെന്ന് മതത്തിലേക്ക് ക്ഷണിച്ചു. അവരുമായി യുദ്ധം നടന്നു. അതിൽ അവർ കൊല്ലപ്പെടുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്തു. അങ്ങനെ (അല്ലാഹുവിങ്കൽ) അവർ രക്ഷപ്പെട്ടു. മറ്റൊരു കൂട്ടർക്ക് യുദ്ധത്തിന് കഴിവുണ്ടാ യിരുന്നില്ല. അവരും മതത്തിലേക്ക് ക്ഷണിച്ചു. അതിനാൽ അവർ കൊല്ലപ്പെടുക യും, ഉളിവാൾകൊണ്ട് പൊളിക്കപ്പെടുകയും തീ കൊണ്ട് കരിക്കപ്പെടുകയും ചെയ്തു. അവരും രക്ഷപ്പെട്ടു. വേറൊരു വിഭാഗത്തിന് യുദ്ധത്തിനാകട്ടെ, നീതി യനുസരിച്ച് നിലകൊള്ളുവാനാകട്ടെ കഴിവുണ്ടായിരുന്നില്ല. അവർ മലക ളിൽപോയി ആരാധനയിലും സന്യാസത്തിലും ഏർപ്പെട്ടു. ഇവരെപ്പറ്റിയാണ് "അവർ ഒരു സന്യാസജീവിതം പുതുതായി നിർമിച്ചുണ്ടാക്കി' എന്ന് അല്ലാഹു പ്രസ്താവിച്ചത്.' ( ഞ്ചഷഞ്ചഘ ”സ്ലങ ) ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും അല്ലാഹു നിയമിക്കാത്ത ഒരു സമ്പ്രദായം മതത്തിൽ അവർ കെട്ടിയുണ്ടാക്കി. എന്നാൽ, അവർ സ്വയം ഏറ്റെ ടുത്ത ആ കൃത്യം പാലിക്കേണ്ട പ്രകാരം അവർ പാലിച്ചുവോ? ഇല്ല. ഇതാണ് രണ്ടാമത്തെ തെറ്റും വ ളരെ ഭയങ്കരമായ ഭവിഷ്യത്തുകൾക്ക് ഇടയാക്കിയതും. എന്തെല്ലാം വിനകളാണ് ഇൗ സന്യാസം കൊണ്ട് പിൽകാലത്ത് സംഭവിച്ചതും, ഇന്നും നിലനിൽക്കുന്നതും എന്നതിന് കയ്യും കണക്കുമില്ല. എത്രയോ സന്യാസിമഠമാകുന്ന കാരാഗൃഹത്തിനുള്ളിൽ ചില വഴിക്കപ്പെട്ടു. എത്രയോ സ്ത്രീപുരുഷൻമാർ രഹസ്യവും പരസ്യവുമായി വമ്പിച്ച ദുഷ്കൃത്യങ്ങൾക്ക് വശംവദരായി. ഏത് പാപങ്ങളും ഏത് അക്രമങ്ങളും ചെയ്യാം, പള്ളിയിലെ അച്ഛൻമാർ പൊറുത്തുകൊടുക്കുകയേ വേണ്ടൂ എന്നായി. പാതിരി മാർ കൽപ്പിക്കുന്ന ഏത് നിയമവും മതനിയമമായിത്തീർന്നു. അങ്ങനെ പലതും. പക്ഷേ, ഇത്തരം കാര്യങ്ങളെല്ലാം വിസ്തരിച്ച് പറയാതെ, വളരെ മാന്യമായ നിലയിൽ ഒരൊറ്റ വാചകത്തിൽ അതെല്ലാം ഒതുക്കിക്കൊണ്ടാണ് അല്ലാഹു പറഞ്ഞത് (അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചില്ല) എന്ന്. തങ്ങളുടെ മറ പൊളിക്കാതെ കാര്യം തുറന്ന് കാണിച്ച ഇൗ തിരുവാക്യ ത്തിന്റെ പേരിൽ, ക്രിസ്ത്യൻസമുദായം വാസ്തവത്തിൽ കടപ്പെ ട്ടിരിക്കുകയാണ്. സന്യാസം, തപ്, പൗരോഹിത്യം എന്നിത്യാദിയെ സംബന്ധിച്ച് ഇസ്ലാമിന്റെ നില എന്താണെന്ന് കാണിക്കുന്ന ഹദീഥുകളിൽ ചുരുക്കം ചിലത് ഇവിടെ ഓർമിക്കുന്നത് നന്നായിരിക്കും. 1) അനസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ സാരം: മൂന്ന് സ്വഹാ ബികൾ നബി ˜ യുടെ പത്നിമാരുടെ അടുക്കൽ ചെന്ന് അവിടുത്തെ ആരാധന കളെപ്പറ്റി അന്വേഷിച്ച് വിവരമറിഞ്ഞപ്പോൾ അത് കേവലം കുറഞ്ഞതോതിലാ ണെന്ന് അവർക്ക് തോന്നി. നാമും നബിയും തമ്മിൽ എത്രയോ ദൂരമുണ്ട്! അവി ടുത്തെ മുൻകഴിഞ്ഞ പാപങ്ങളും പിന്നീടുണ്ടാകുന്ന പാപങ്ങളും പൊറുക്കപ്പെട്ടി രിക്കുന്നുവല്ലോ എന്ന് അവർ പറഞ്ഞു. അവരിൽ ഒരാൾ ഇങ്ങനെ നിശ്ചയിച്ചു: എന്നാൽ ഞാൻ, ദിവസേന രാത്രി മുഴുവൻ നമസ്കരിക്കും, ഉറങ്ങുകയില്ല. മറ്റെ യാൾ, ഞാൻ എല്ലാ ദിവസവും നോമ്പുപിടിക്കും, മുറിക്കയില്ല. മൂന്നാമൻ: ഞാൻ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കും, വിവാഹം കഴിക്കയില്ല. ഇൗ വിവരം അറിഞ്ഞു തിരുമേനി അവരോട് ഇങ്ങനെ പറഞ്ഞു: "നിങ്ങളാണോ ഇന്നിന്ന പ്രകാരം പറഞ്ഞവർ? അറിഞ്ഞേക്കൂ: അല്ലാഹുവിനെ തന്നെയാണ! നിങ്ങളെ ക്കാളും അല്ലാഹുവിനെ പേടിക്കുന്നവനും നിങ്ങളെക്കാളും അവനോട് ഭക്തിയു ള്ളവനുമാണ് ഞാൻ. പക്ഷേ, ഞാൻ (ഐച്ഛികമായ) നോമ്പുപിടിക്കുകയും മുറി ക്കുകയും ചെയ്യുന്നു. (ഐച്ഛികമായ) നമസ്ക്കാരം നിർവ്വഹിക്കുകയും ഉറങ്ങു കയും ചെയ്യുന്നു. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ, ആരെങ്കിലും എന്റെ ചര്യവിട്ട് (മറ്റ് വല്ലതും) ആഗ്രഹിക്കുന്നപക്ഷം അവൻ എന്നിൽ പെട്ടവനല്ല.' (ബു; മു.) ഒരാൾ നബി ˜ യുടെ അടുക്കൽവന്ന് തനിക്ക് വസ്വിയ്യത്ത് നൽകണം (വേണ്ടപ്പെട്ട ഉപദേശം നൽകണം) എന്നാവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനോട് ഭയഭക്തി കാണിക്കണമെന്ന് ഞാൻ നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു. അത് എല്ലാറ്റിന്റെയും തലയാണ്! (പ്രധാനവശമാണ്). നീ "ജിഹാദും' (സമരം) മുറുകെ പിടിക്കുക. അത് ഇസ്ലാമിലെ സന്യാസമാകുന്നു. അല്ലാഹു വിന്റെ ദിക്റും, പാരായണവും സ്വീകരിക്കുക. അത് ആകാശത്തിൽ നിനക്ക് ജീവും, ഭൂമിയിൽ നിനക്ക് കീർത്തിയുമാകുന്നു.' (അ.) സമുദായമദ്ധ്യെ അക്രമമർദ്ദനങ്ങളും, അനീതിയും സർവ്വത്ര നടമാടു കയും, അതിനിടയിൽ മതപരമായ നിർബന്ധകടമകൾപോലും നിർവ്വഹിക്കുവാൻ നിവൃത്തിയില്ലാത്തവിധം സ്ഥിതിഗതികൾ കഠിനമാകുകയും ചെയ്യുന്ന ചുറ്റുപാട് വരുമ്പോൾ, തന്റെ മതപരമായ നിത്യകടമകൾ നിർവ്വഹിക്കുവാൻ സാധിക്കുമാറ് സമൂഹത്തിൽനിന്ന് കഴിവതും അകന്നു നിൽക്കേണ്ടതായി വന്നേക്കും. പക്ഷേ, അത് ഒരു സന്യാസരൂപത്തിലോ, ബ്രഹ്മചാരിയായിക്കൊണ്ടോ അല്ല. കേവലം ഒരു ഹിജ്റഃയായിരിക്കും അത്. അതാണ് നബി ˜ ഒരു ഹദീഥിൽ ഇങ്ങനെ പ്രസ്താവിച്ചത്: "മുസ്ലിമിന്റെ സ്വത്തിൽവെച്ച് ഏറ്റവും ഉത്തമമായത്, കുഴപ്പങ്ങ ളിൽ നിന്ന് തന്റെ മതവുമായി ഓടിരക്ഷപ്പെടുവാൻവേണ്ടി പർവ്വതങ്ങളുടെ ഉച്ചി യും, മഴപെയ്യുന്ന സ്ഥലങ്ങളും അന്വേഷിച്ചുപോകാവുന്ന ആട്ടിൻപറ്റമായിത്തീ രുന്ന കാലം ആസന്നമായേക്കുന്നതാണ്. (ബു.) മരണവേളയിൽ കുറ്റവാളികളായ ആളുകൾ പറയുന്ന ഒഴികഴിവുകൾക്ക് മറുപടിയായി (അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങൾക്ക് അതിൽ ഹിജ്റഃ പോകാ മായിരുന്നില്ലേ?) എന്ന് പറയപ്പെടുമെന്ന് സൂ: 97 ൽ അല്ലാഹു പറഞ്ഞി രിക്കുന്നതും ഇവിടെ പ്രസ്താവ്യമാകുന്നു. ഒരു വസ്തുതകൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് സന്ദർഭോചിതമായിരിക്കും. "പുരോഗമനാശയക്കാ'രെന്ന മൂടുപടം അണിഞ്ഞുകൊണ്ട് ഇസ്ലാമിലെ ധാർമിക മൂല്യങ്ങളെ നിഷ്കാസനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ -അന്ധവിശ്വാസ ങ്ങൾക്കും അനാചാരങ്ങൾക്കും എതിരിൽ ശബ്ദമുയർത്തുന്ന ചില ആളുകൾ തന്നെ യുംവിരോധിക്കപ്പെട്ട സന്യാസവൃത്തത്തിൽ ഉൾപ്പെടാത്ത പലതിനെയും അതിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നത് ഇക്കാലത്ത് കാണാറുണ്ട്. സുന്നത്ത് നമ സ്കാരങ്ങൾ, ദിക്ർ, സ്വലാത്ത്, പാരായണം, സുന്നത്തുനോമ്പ് ആദിയായ ആരാധനാ കർമങ്ങൾ ആചരിക്കുന്നത്പോലും വിരോധിക്കപ്പെട്ട സന്യാ സത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് അവയെ പരിഹാസ്യമാക്കിത്തള്ളുകയും, അത്തരം കർമങ്ങൾ നിർവ്വഹിക്കുന്നവരെ പഴഞ്ചൻമാരും സന്യാസികളുമായി ചിത്രീകരിക്കു കയും ചെയ്യുക അവരുടെ ഒരു പതിവാണ്. ഇതെല്ലാം സന്യാസമാണെങ്കിൽ, ഇസ്ലാമിലെ സന്യാസത്തിന്റെ ഒന്നാമത്തെ മാതൃകാ നേതാവ് മുഹമ്മദ് മുസ്തഫാ തിരുമേനി ˜ യും, തുടർന്ന് അവിടുത്തെ സ്വഹാബികൾ തുടങ്ങിയ മുൻഗാമികളുമാ ണെന്ന് ഇസ്ലാമിന്റെ മനാക്ഷിയോ സത്യവിശ്വാസമോ ഉണ്ടെ അറിഞ്ഞിരിക്കട്ടെ. സന്യാസത്തിന്റെ അനുയായികൾ ഇസ്ലാമിന്റെ പേരിൽ വെച്ചുകെട്ടിയ അനീതികൾ കുറച്ചൊന്നുമല്ല. എന്നാൽ, ഇന്നത്തെ ഇത്തരം മതപരി ഷ്കർത്താക്കൾ ഇസ്ലാമിൽനിന്ന് വെട്ടിക്കുറച്ചുകളയുന്നതിന്റെ കെടുതികൾ അതി ലേറെ ആപൽക്കരവും കഠിനതരവുമാകുന്നു.വേദക്കാരിൽ, അതിരുകവിഞ്ഞുപോ കാതെയും, തങ്ങളുടെ പ്രവാചകൻമാർ പഠിപ്പിച്ച മാർഗത്തിൽനിന്ന് വ്യതിചലിക്കാ തെയും നിലകൊള്ളുന്ന സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:- 28 പ ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കു വിൻ; അവന്റെ റസൂലിൽ വിശ്വസിക്കു കയും ചെയ്യുവിൻ; (എന്നാൽ) അവന്റെ കാരുണ്യത്തിൽ നിന്ന് രണ്ട് ഓഹരി അവൻ നിങ്ങൾക്ക് നൽകുന്ന താണ്. നിങ്ങൾക്ക് കൊണ്ടുനടക്കുവാ നുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുകയും, നിങ്ങൾക്ക് പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കു ന്നവനാണ്; കരുണാനിധിയാണ്.
57:28–29

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ

لِّئَلَّا يَعۡلَمَ أَهۡلُ ٱلۡكِتَٰبِ أَلَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّن فَضۡلِ ٱللَّهِ وَأَنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ

(28) ഹേ, വിശ്വസിച്ചവരേ നിങ്ങൾ അല്ലാഹു വിനെ സൂക്ഷിക്കുവിൻ വിശ്വസിക്കയും ചെയ്യുവിൻ അവന്റെ റസൂ ലിൽ അവൻ നിങ്ങൾക്ക് നൽകും രണ്ട് ഓഹരി (പങ്ക്, ഇരട്ടി) അവന്റെ കാരുണ്യത്തിൽനിന്ന് നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും ഒരു പ്രകാശം, വെളിച്ചം നിങ്ങൾ(ക്ക്) നടക്കാ വുന്ന അതുമായി, അതുകൊണ്ട് നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് വേദക്കാർ തങ്ങളുടെ മുൻപ്രവാചകൻമാരിൽ വിശ്വസിച്ചിരിക്കുകയും, പിന്നീട് നബി തിരുമേനി ˜ യിലും വിശ്വസിക്കുകയും ചെയ്യുന്നപക്ഷം, അവർക്ക് അല്ലാഹുവിങ്കൽ ഇരട്ടിപ്രതിഫലം ലഭിക്കുമെന്നും, തങ്ങളുടെ യഥാർത്ഥ മതസി ദ്ധാന്തങ്ങളിൽനിന്ന് അകന്നുകൊണ്ട് അന്ധകാരത്തിൽ മുഴുകിക്കിടക്കുകയായി രുന്ന അവർക്ക് മേലിൽ സൻമാർഗം കണ്ടെത്തുവാനുള്ള മാർഗ ദർശനംസിദ്ധിക്കുമെന്നും, പാപങ്ങൾക്ക് മോചനം ലഭിക്കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. "പ്രകാശം' കൊണ്ടുള്ള ഉദ്ദേശ്യം ഇപ്പറഞ്ഞതിൽനിന്ന് വ്യക്തമായല്ലോ. മുമ്പ് 12 -ാം വചനത്തിൽ പ്രസ്താവിക്കപ്പെട്ടതും പരലോക സത്യവിശ്വാസികൾക്ക് ലഭിക്കുന്നതുമായ ആ പ്രകാശമാണ് ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും അഭിപ്രായമുണ്ട്. ആദ്യം പറഞ്ഞതിനാണ് കൂടുതൽ ന്യായം കാണുന്നത്. നബി ˜ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: "മൂന്ന് കൂട്ടർക്ക് അവരുടെ പ്രതി ഫലം രണ്ടുപ്രാവശ്യം നൽകപ്പെടും. വേദക്കാരിൽപെട്ട മനുഷ്യൻ: അവൻ തന്റെ നബിയിൽ വിശ്വസിച്ചു; എന്നിലും വിശ്വസിച്ചു. അതിനാൽ അവന് രണ്ട് പ്രതിഫല മുണ്ട് . (അന്യന്റെ) ഉടമസ്ഥതയിലുള്ള അടിമയും: അവൻ അല്ലാഹുവിനോടുള്ള കടമയും, അവന്റെ യജമാനൻമാരോടുള്ള കടമയും നിർവ്വഹിച്ചു. അതിനാൽ അവനും രണ്ട് പ്രതിഫലമുണ്ട്. ഒരു മനുഷ്യനും: അവൻ തന്റെ അടിമസ്ത്രീക്ക് ശിക്ഷണം നൽകുക (മര്യാദ ശീലിപ്പിക്കുക)യും അത് നന്നായി ചെയ്യുകയും ചെയ്തു; പിന്നീട് അവൻ അവളെ വിവാഹം കഴിച്ചു. അതിനാൽ അവനും രണ്ട് പ്രതിഫലമുണ്ട്.' (ബു; മു.) (29) തങ്ങൾക്ക് അല്ലാഹു വിന്റെ അനുഗ്രഹത്തിൽനിന്ന് യാതൊ ന്നിനും കഴിയുന്നതല്ലെന്ന് വേദക്കാർ അറിയേണ്ടതിന് വേണ്ടിയത്രെ (അ ത്); അനുഗ്രഹം അല്ലാഹുവിന്റെ കയ്യി ലാണ് -അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ (അറിയു വാൻ വേണ്ടി). അല്ലാഹു മഹത്തായ അന്യഗ്രഹമുള്ളവനാകുന്നു. 29 പ അറിയേണ്ടതിനുവേണ്ടി വേദക്കാർ അവർക്ക് കഴിയുകയില്ലെന്ന് യാതൊന്നിനും അല്ലാ ഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ)നിന്ന് ദയവ് (അനുഗ്രഹം) ആകുന്നു എന്നും അല്ലാഹുവിന്റെ കയ്യിൽ അതവൻ നൽകും അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ദയവ് (അനുഗ്രഹം) ഉള്ളവ നാണ് മഹത്തായ, വമ്പിച്ച തങ്ങൾ ഏതൊരു പ്രവാചകന്റെ അനുയായികളാണോ ആ പ്രവാചകൻ മാത്രമേ സത്യപ്രവാചകനായുള്ളൂ. തങ്ങൾ സ്വീകരിച്ച മാർഗം മാത്രമേ അല്ലാഹുവി ങ്കൽ സ്വീകാര്യമായുള്ളൂ. സ്വർഗം തങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നൊ ക്കെയായിരുന്നു വേദക്കാരുടെ വാദങ്ങൾ. പ്രസ്തുത വാദങ്ങളുടെ ഖണ്ഡനം അട ങ്ങുന്നതാണ് ഈ വചനം. മുഹമ്മദ് തിരുമേനി ˜ യിൽ വിശ്വസിക്കുന്നവർക്ക് മേൽ വിവരിച്ചത് പോലെയുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നും, അദ്ദേഹത്തിൽ വിശ്വസി മുൻപ്രവാചകൻമാരിൽ വിശ്വസിച്ചിട്ടുണ്ടെങ്കിലും നിശ്ചയിച്ചതിൽ അടങ്ങിയ തത്വം വേദക്കാരെ അത് മനിലാക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക എന്നത് ഒരു കൂട്ടർക്കുള്ള കുത്തകയൊന്നുമല്ല. അത് അല്ലാഹുവിന്റെ സ്വന്തം അധികാരത്തിൽപെ ട്ടതാണ്; അവൻ ഉദ്ദേശിച്ചവർക്ക് അവനത് നൽകും; പ്രവാചകത്വം നൽകേണ്ടത് ആർക്കെല്ലാമാണെന്നും, അനുഗ്രഹം നൽകേണ്ടത് ആർക്കെല്ലാമാണെന്നുമുള്ള കാര്യം അവൻ കണക്കാക്കുന്നതാണ്. അവനാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാ കുന്നു. ഇതാണ് ആ തത്വം. ഇതവർ അറിഞ്ഞിരിക്കുവാനാണ് ഇത് (28 -ാം വചന ത്തിലെ ഉള്ളടക്കം) അവരെ അറിയിക്കുന്നത് എന്ന് സാരം. എന്ന വാക്കിനാണ് "അറിയേണ്ടതി നുവേണ്ടി' എന്ന് നാം അർത്ഥം കല്പിച്ചിരിക്കുന്നത്. (ലാ) എന്ന നിഷേധ ത്തിന്റെ അവ്യയത്തിന് കഴിഞ്ഞ അദ്ധ്യായം 75 -ാം വചനത്തിൽ കണ്ടതുപോ ലെപ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. ഒരു വാചകത്തിലെ ആശയത്തിൽ അസ്പ ഷ്ടമായ വല്ല നിഷേധവും അടങ്ങിയിരിക്കുമ്പോൾ, ആ വാചകത്തിൽ ഇങ്ങനെ ഒരു "ലാ കൊണ്ടുവരപ്പെടുന്ന സമ്പ്രദായം അറബികളിൽ പതിവുണ്ട്. ഇതിന് വേറെയും ഉദാഹരണങ്ങളുണ്ട്. അവയിൽ ഒന്നാണ് (7 : 12ൽ) എന്ന വാക്യം. "സുജൂദ് ചെയ്യാതിരിക്കുന്നതിന് നിനക്ക് മുടക്കു ണ്ടാക്കിയത് എന്താണ് എന്നായിരിക്കും ഇതിന് വാക്കർത്ഥം വരുക. പക്ഷേ, ഉദ്ദേശ്യം അതല്ല.' "സുജൂദ് ചെയ്യുന്നതിന് നിനക്ക് മുടക്കുണ്ടാക്കിയത് എന്താണ്' എന്നാകുന്നു. അതുപോലെത്തന്നെയാണ് ഇവിടെയും. "ലാ' കൂടാതെയും ( എന്ന്) ഇവിടെ വായിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും പ്രസ്താവ്യമാകുന്നു. ചുരുക്കം ചില വ്യാഖ്യാതാക്കൾ "ലാ'യുടെ നിഷേധാർത്ഥം പരിഗണിച്ചുകൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വ്യാഖ്യാനിച്ചൊപ്പിക്കുവാൻ സാഹസപ്പെട്ട് കാണാ റുണ്ട്. പക്ഷേ, ഭാഷാസാഹിത്യത്തിൽ സ്വീകരിക്കപ്പെടാറുള്ള ഒരു ശൈലിയാ ണിത്, എന്നിരിക്കെ, ആ സാഹസത്തിന് പിന്നെ ബുദ്ധിമുട്ടേണ്ടുന്ന ആവശ്യമില്ല ല്ലോ. "ക്വദ്വാക്വദ്ർ' ( ) അഥവാ അല്ലാഹുവിന്റെ വിധിവ്യവസ്ഥകൾ അല്ലാഹു സർവ്വജ്ഞനും സർവ്വശക്തനുമാണ്. ചെറുപ്പവലുപ്പമോ, സ്ഥല കാലമോ വ്യത്യാസമില്ലാതെ സകലകാര്യങ്ങളും, ഇന്നിന്നപ്രകാരത് അറിയുന്നു. അവന്റെ അറി വിൽ പെടാത്തതോ, അറിവിൽനിന്ന് അൽപമെങ്കിലും വ്യത്യസ്തമായതോ ഒന്നും തന്നെയില്ല. നമ്മുടെ അറിവുപോലെ അപ്പപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അറി വല്ല അല്ലാഹുവിന്റേത്. അവന്റെ ഇതരഗുണങ്ങളെപ്പോലെ അവന്റെ അറിവും അനാദിയും അനന്തവുമാകുന്നു. എന്നിങ്ങനെയുള്ള ഇസ്ലാമിലെ മൗലിക വിശ്വാ സ തത്വങ്ങൾ സ്വീകരിക്കുന്ന ഏതൊരാൾക്കും അല്ലാഹുവിന്റെ വിധിവ്യവസ്ഥ യാകുന്ന "ക്വദ്വാക്വദ്റി'ലും വിശ്വസിക്കാതിരിക്കുവാൻ നിവൃത്തിയില്ല. മതദൃഷ്ട്യാ ഒഴിച്ചുകൂടാത്ത കടമയുമാണത്. ഹദീഥും സ്പഷ്ടമായ ഭാഷയിൽ അതിനെപ്പറ്റി ധാരാളം പ്രതിപാദിച്ചിട്ടുമുണ്ട്. മുസ്ലിംസമുദായം പൊതുവിലും, ഇതരമതക്കാരിൽ ഏതാനുംഭാഗവും ക്വദ്വാക്വദ്റിൽ വിശ്വസിക്കുന്നവരുമാകുന്നു. ക്വദ്റിലുള്ള വിശ്വാസം യുക്തിക്ക് യോജിക്കാത്തതാണെന്ന് വാദിച്ചു കൊണ്ട് അതിനെ നിഷേധിക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾ മുസ്ലിംകളി ലുണ്ട്. മതവിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത പ്രാചീന തത്വശാസ്ത്ര സിദ്ധാ ന്തങ്ങളിൽ നിന്നാണ് വാസ്തവത്തിൽ ഇൗ നിഷേധത്തിന്റെ ഉഗ്ഗവം. എല്ലാതരം പിഴച്ച വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുയായികൾ വർദ്ധിച്ചുകൊണ്ടി രിക്കുന്ന ഇക്കാലത്ത് ആ പഴഞ്ചൻ വാദത്തിനും പുതിയ അനുയായികൾ ഉണ്ടാ കുന്നത് സ്വാഭാവികമാണല്ലോ. ആയിരത്തിമുന്നൂറിൽപരം കൊല്ലങ്ങൾക്ക്മുമ്പ് ഇവരുടെ മുൻഗാമികൾ വാദിച്ചിരുന്ന അതേ വാദങ്ങളും, അവർ പറഞ്ഞിരുന്ന അതേ ന്യായങ്ങളും, അവർ സ്വീകരിച്ച അടവുകളുംതന്നെയാണ്കാലത്തി നൊത്ത ആ ശൈലികൾ ഇവരും സ്വീകരിച്ചുകാണുന്ന ത്. തങ്ങളുടെ വാദഗതികൾക്ക് യോജിക്കാത്ത വാക്യങ്ങളെ ദുർവ്യാ ഖ്യാനം ചെയ്തൊപ്പിക്കുക, തങ്ങൾക്ക് അനുകൂലമല്ലാത്ത ഹദീഥുകളെ പരിഹാ സപൂർവ്വം തള്ളിക്കളയുക, തങ്ങളോട് അഭിപ്രായത്തിൽ യോജിക്കാത്തവരെ വിഡ്ഢികളാക്കുക, അനിസ്ലാമിക ചിന്താഗതികൾക്ക് ഇസ്ലാമിന്റെ ഛായ ഇസ്ലാമിന്റെ സാക്ഷാൽ ഗുണകാംക്ഷികൾ തങ്ങളാണെന്ന് ഘോഷി ക്കുക, ഇല്ലാത്ത ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചുണ്ടാക്കി അതിന് പരിഹാരം തങ്ങ ളുടെ വാദത്തിലാണുള്ളതെന്ന് സമർത്ഥിക്കുക മുതലായവ അവരുടെ പതിവ ത്രെ. ബുദ്ധിയുടെ ഖണ്ഡിതമായ ഏതെങ്കിലും വിധിക്ക് എതിരായതോ, ബുദ്ധിപരമായ തെളിവുകളാൽ അസംഭവ്യമെന്ന് തീരുമാനിക്കപ്പെടാവുന്നതോ ആയ ഒന്നുംതന്നെ അല്ലാഹുവിന്റെ വചനത്തിലോ, നബി ˜ യുടെ വചനത്തിലോ ഉണ്ടായിരിക്കയില്ലെന്ന് തീർത്ത് പറയാം. പക്ഷേ, മനുഷ്യബുദ്ധി അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്യുന്ന ആശയങ്ങൾക്കോ നിഗമനങ്ങൾക്കോ അനുസരി ച്ചുമാത്രമേ മതപ്രമാണങ്ങൾ ഉണ്ടായിരിക്കാവൂ എന്നില്ല. നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായിത്തോന്നുന്ന എല്ലാ തത്വങ്ങളും, സിദ്ധാന്തങ്ങളും സാക്ഷാൽ യാഥാർത്ഥ്യങ്ങളായിരിക്കുമെന്ന് കരുതുന്നതും അബദ്ധമാകുന്നു. ബുദ്ധിപരമായ തെളിവുകൾകൊണ്ടോ, യുക്തിന്യായങ്ങൾ മുഖേനയോ എത്തി ച്ചേരുവാൻ സാധ്യമല്ലാത്ത എത്രയോ യാഥാർത്ഥ്യങ്ങളും തത്വസിദ്ധാന്തങ്ങളും നിലവിലുളളത്കൊണ്ട്തന്നെയാണ്, വേദങ്ങളുടെയും പ്രവാചകൻമാരുടെയും ആവശ്യം നേരിട്ടിരിക്കുന്നതും. എന്നിരിക്കെ വേദപ്രമാണങ്ങളുടെയും, പ്രവാച കവചനങ്ങളുടെയും വ്യക്തമായ പ്രസ്താവനകൾക്ക് മുമ്പിൽ യാതൊരു യുക്തി വാദത്തിനും സ്ഥാനമില്ല. അപ്പോൾ, ഹദീഥിന്റെയും നേർക്കു നേരെയുള്ള നിരവധി പ്രസ്താവനകളാൽ സ്പഷ്ടമായി അറിയപ്പെടുന്ന ഏതൊരു കാര്യവും യുക്തിരാഹിത്യത്തിന്റെ മേൽവിലാസത്തിൽ നിഷേധിച്ചു തള്ളുന്നതും അവ രണ്ടിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ഒരിക്കലും യോജിച്ചതല്ല; പാടു ള്ളതുമല്ല. യുക്തിവാദങ്ങളെ മതപ്രമാണങ്ങളുടെ ഉരക്കല്ലിൽ മാറ്റുരച്ചുനോക്കു ന്നതിന് പകരം, മതപ്രമാണങ്ങളെ യുക്തിന്യായങ്ങളുടെ ഉരക്കല്ലിൽ ഉരച്ചുനോക്കി വിലയിരുത്തുന്നതാണ് എക്കാലത്തും ധാർമികാരാജകത്വത്തിന് പ്രധാനകാരണ മാകുന്നത്. ദൈവത്തിനും, മതത്തിനും, മാനുഷികമൂല്യങ്ങൾക്കും എതിരിൽ പട യെടുക്കുന്നവരുടെയെല്ലാം ആയുധം യുക്തിവാദം തന്നെ. പക്ഷേ, കാലത്തി നൊത്ത് വേഷം മാറും എന്ന് മാത്രം. മനുഷ്യന്റെ പ്രവൃത്തികളടക്കം ലോകത്ത് നടക്കുന്ന സർവ്വകാര്യങ്ങ ളും, മൊത്തമായും വിശദമായും അല്ലാഹു അറിയുന്നു;ഇന്നിന്ന സംഭവം ഇന്നി ന്നപ്രകാരത്തിലായിരിക്കുമെന്ന നിർണയവും വ്യവസ്ഥയും അവന്റെ പക്കലുണ്ട്. അതിനെതിരായി യാതൊന്നും സംഭവിക്കുകയില്ല; വേണമെന്ന് അവൻ ഉദ്ദേശിക്കുന്നുവോ അത് അങ്ങനെ അപ്പോൾ സംഭവിക്കുന്നു; അവൻ അറിയാതെയോ ഉദ്ദേശിക്കാതെയോ യാതൊന്നും സംഭവിക്കുകയില്ല. ഇൗ വിധമുള്ള വിശ്വാസമാണ് ക്വദ്റിലുള്ള വിശ്വാസംകൊണ്ടുദ്ദേശ്യം. അങ്ങനെയാ ണെങ്കിൽ, മനുഷ്യൻ എന്തിന് പ്രവർത്തിക്കണം? അവന്റെ പ്രവർത്തനം കൂടാ തെത്തന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് കാര്യങ്ങൾ അങ്ങ് നടന്നുകൊ മനുഷ്യന്റെ ഉദ്ദേശ്യങ്ങളിലും പ്രവർത്തനങ്ങളിലും നിരുപാധികമായ സ്വാതന്ത്യ്രവും കഴിവും അല്ലാഹുവിന്റെ ഉദ്ദേശ്യമനു സരിച്ചാണ് എല്ലാം നടക്കുന്നതെങ്കിൽമതപരമായ വിധിവിലക്കുകൾ മുഖേന മനുഷ്യൻ ശാസിക്കപ്പെട്ടിരിക്കുന്നത് എന്തിനാണ്? എന്നിങ്ങനെയുള്ള ആശയ ക്കുഴപ്പങ്ങൾ പലതും ക്വദ്റിന്റെ നിഷേധികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹിജ്റഃ ആദ്യനൂറ്റാണ്ടിൽതന്നെ, ക്വദ്റിന്റെ വിഷയത്തിൽ പരസ്പരവി രുദ്ധമായ രണ്ട് ആശയഗതിക്കാർ ഉടലെടുത്തു. (1) മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്യ്രമോ കഴിവോ ഇല്ല. കേവലം കാറ്റിൽപെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴി വിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണ് എന്ന് ഒരു കക്ഷി വാദിച്ചു. ഇവർ "ജബ്രിയ്യ'ഃ (മനുഷ്യൻ നിർബന്ധത്തിന് വിധേയനാണെന്ന് വാദിക്കുന്ന കക്ഷി ) എന്ന പേരിൽ അറിയപ്പെടുന്നു. ഇൗ കക്ഷി ക്രമേണ ക്ഷയോൻമുഖമായി ട്ടുണ്ടെന്ന് പറയാം. (2) മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ച് നടക്കുന്നു. അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണ്; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യ ത്തിനോ, പ്രവർത്തനത്തിനോ പങ്കില്ല. എന്നൊക്കെ മറ്റൊരു കക്ഷി വാദിച്ചു. ഇൗ കക്ഷി "ക്വദ്രിയ്യഃ' (മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവുകൊണ്ടാണെന്ന് വാദിക്കുന്ന ) എന്ന പേരിലും അറിയപ്പെടുന്നു. ( ) വിഭാഗത്തിൽ നിന്നാണ് ഇൗ കക്ഷി ജന്മമെടുത്തിരിക്കുന്നത്. പരലോകത്ത് വെച്ചും അല്ലാഹുവിനെ കാൺമാൻ സാധ്യമല്ല എന്നും; സ്വർഗനരകങ്ങൾ, കർമങ്ങളെ തൂക്കിക്കണക്കാക്കൽ, ഇബ്ലീസ് എന്നിങ്ങനെയുള്ള പലതും യാഥാർത്ഥ്യങ്ങ ളല്ല എന്നും, അവ കേവലം ചില ഉപമാലങ്കാരങ്ങൾ മാത്രമാണെന്നും മറ്റും വാദി ക്കുന്നവരും ഇൗ വിഭാഗത്തിലുണ്ട്. അതത് കാലത്തിനും കാലക്കാർക്കും അനു സരിച്ചുള്ള യുക്തിന്യായങ്ങൾതന്നെയാണ് എല്ലാവർക്കും കൊണ്ടുവരാനുള്ള തെളിവ്. രണ്ടാമത്തെ കക്ഷിയായ ക്വദ്രിയ്യഃത്തിന്റെ പ്രധാന വാദങ്ങളെക്കുറിച്ച് മാത്രമാണ് നാമിവിടെ സംസാരിക്കുന്നത്. ഓരോ കാലത്തായി ചില പുത്തൻ തത്വങ്ങളും വാദഗതികളും ആവിഷ്കരിക്കുവാനും, ചിലത് ഉപേക്ഷിക്കുവാനും ഇവർ നിർബന്ധിതരായിട്ടുണ്ട്. അവയിൽ ചിലതെല്ലാം കാലഹരണപ്പെട്ട് പോയെ ങ്കിലും കുറേയെല്ലാം ഇന്നും അവശേഷിക്കുന്നു. എല്ലാം തുറന്നുപറയുവാൻ ഇവർ സങ്കോചപ്പെടുകയാണ്. "ലോകത്ത് ഓരോ സംഭവവും സംഭവിക്കുമ്പോൾ മാത്രമേ അല്ലാഹു അറിയുകയുള്ളൂ. അതിനുമുമ്പ് അതിനെപ്പറ്റി അവൻ ഒന്നും അറിയു കയില്ല; അല്ലാഹുവിന് കാര്യങ്ങളെക്കുറിച്ച് മൊത്തത്തിലുള്ള അറിവേ ഉള്ളൂ. എല്ലാ വിശദമായി അറിഞ്ഞുകൂടാ; ലോകകാര്യങ്ങൾക്ക് ചില പൊതു വായ പരിപാടികളും കാര്യകാരണബന്ധങ്ങളും അവൻ ഏർപ്പെടുത്തിവെച്ചിട്ടുണ്ട്; അതനുസരിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയ മേവ നീങ്ങിക്കൊണ്ടിരിക്കുകയാണ്; മനുഷ്യന്റെ കർമങ്ങളെല്ലാം അവന്റെ സ്വന്തം കഴിവും സൃഷ്ടിയുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യമോ പ്രവർത്തനമോ അതിനാ വശ്യമില്ല; നല്ലതിന്റെ മാത്രം സ്രഷ്ടാവാണ് അല്ലാഹു; ചീത്തയായതൊന്നും അവന്റെ സൃഷ്ടിയല്ല; ചീത്തയായതിന്റെ സ്രഷ്ടാവ് പിശാചോ മനുഷ്യനോ ആയി രിക്കും; നന്മമാത്രം സൃഷ്ടിക്കൽ അല്ലാഹുവിന്റെ നിർബന്ധമാണ്സ്ലസ്ലസ്ല.' ഇത്യാ ദി വാദങ്ങളെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെട്ടതാകുന്നു. (അ ല്ലാഹു അതിൽനിന്നെല്ലാം തന്നെ അത്യുന്നതനത്രെ.) മേൽപറഞ്ഞ രണ്ട് കക്ഷികൾക്കും ഇടയിലാണ് വാസ്തവം സ്ഥിതി ചെയ്യുന്നത്. സ്വഹാബത്തും അടക്കമുള്ള മുൻഗാമികൾ മുഴുവനും, പിൽക്കാലക്കാരായ മുസ്ലിംകൾ ബഹുഭൂരിഭാഗവും ഇൗ മദ്ധ്യഗതിക്കാരാകുന്നു. മനുഷ്യന് അവന്റെ ഇച്ഛയും ഉദ്ദേശ്യവും അനുസരിച്ച് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്യ്രവും സാഹചര്യങ്ങളും നൽകപ്പെട്ടിട്ടുണ്ടെന്നും, അതോടൊപ്പംതന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും നിശ്ചയത്തിനും അതിൽ പ്രായോഗികമായ പങ്കു ണ്ടെന്നുമാണ് അവരുടെ വിശ്വാസം. അനേകം വചനങ്ങളും നബിവ ചനങ്ങളും അവർക്ക് തെളിവുകളായുണ്ട് താനും. ഇവയ്ക്ക് പുറമെ, ബുദ്ധിപര മായ പല തെളിവുകളോടുംകൂടി പല മഹാന്മാരും അതിനെ സ്ഥാപിച്ചുകൊണ്ടും, അതിന്റെ അനിവാര്യത തെളിയിച്ചുകൊണ്ടും ഗ്രമ്ലങ്ങൾ രചിച്ചിട്ടുമുണ്ട്. പക്ഷേ, തൽപരകക്ഷികൾ അല്ലാഹുവിന് കൽപിക്കേണ്ടുന്ന മഹത്വങ്ങളും, പ്രത്യേകത കളും കൽപിക്കുന്നതിന് പകരം, മനുഷ്യനും മനുഷ്യന്റെ യുക്തിവീക്ഷണത്തിനും അളവിൽ കവിഞ്ഞ സ്ഥാനം കൽപിക്കുകയാണ് ചെയ്തിരിക്കുന്നത്. (അവർ അല്ലാഹുവിനെ കണക്കാക്കേണ്ടുന്ന പ്രകാരം കണക്കാ ക്കിയില്ല.) ഇൗ വിഷയത്തിൽ ഹദീഥിന്റെയും നേർക്കുനേരെയുള്ള പ്രസ്താവനകൾ എന്താണ് നമുക്ക് മനിലാക്കിത്തരുന്നത്? അതിൽ ബുദ്ധി യുടെ ഖണ്ഡിതമായ ഏതെങ്കിലും വിധിക്ക് വിപരീതമായി വല്ലതും ഉണ്ടോ? ക്വദ്റിന്റെ നിഷേധം യുക്തിയുടെ അടിസ്ഥാനത്തിൽതന്നെ അനിവാര്യമാണോ? എന്നൊക്കെ ഒരു സാമാന്യവീക്ഷണം നടത്തുകയാണ് ഇൗ കുറിപ്പിന്റെ ഉദ്ദേശ്യം. നബിവചനങ്ങളുടെയും വ്യക്തമായ താൽപര്യങ്ങളെ നിരുപാ ധികം അംഗീകരിക്കുവാൻ തയ്യാറാകുകയും , അതിനെതിരായ ചിന്താഗതികളെ അതിനനുസരിച്ച് രൂപപ്പെടുത്തുവാൻ വൈമനസ്യം തോന്നാതിരിക്കുകയും ചെയ്യ ത്തക്കവണ്ണം നിഷ്കളങ്കമായ സത്യവിശ്വാസം ഹൃദയത്തിൽ സ്ഥലംപിടിച്ചി ട്ടുള്ളവർക്ക് നിശ്ചയമായും ഇൗ കുറിപ്പ് ഉപകാരപ്പെട്ടേക്കും. , (ക്വദ്ർ, ക്വദർ, തക്വ്ദീർ) "ക്വദർ' എന്ന വാക്കിന് പ്രസിദ്ധ അറബിനിഘണ്ടുവായ "ക്വാമൂസി' ( )ൽ (തീരുമാനം, വിധി, ഒരു വസ്തുവിന്റെ ആകെ അളവ്) എന്നാണ് അർത്ഥം കൊടുത്തിട്ടുള്ളത്. "ക്വദ്റി'നാക ട്ടെ, പല അർത്ഥങ്ങളും അതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "ധനം, കഴിവ്, ശക്തി, കണക്കാക്കുക, നിർണയിക്കുക, മഹത്വപ്പെടുത്തുക, ചിട്ടപ്പെടു ത്തുക, വേവിക്കുക' എന്നും മറ്റും. ആധുനിക നിഘണ്ടുവായ "മുൻജിദി' ( )ൽ "ക്വദ്റി'ന്റെ അർത്ഥങ്ങളിൽ ൻപ്പഞ്ചഖ അസ്ലക്ക സ്ലല (അ ല്ലാഹു കണക്കാക്കുന്നതും വിധിക്കുന്നതുമായ തീരുമാനം, വസ്തുക്കളോട് തക്ക സമയങ്ങളിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ബന്ധപ്പെടൽ) എന്ന്കൂടി അർത്ഥം കൊടുത്തുകാണാം. പ്രത്യേക നിഘണ്ടുവായ "അൽ മുഫ്റദാത്തി' ( )ൽ ഇമാം റാഗിബ് ഇൗ ധാതുക്കളെപ്പറ്റി കുറെ അധികം വിവരിച്ചിരിക്കുന്നു. അതിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം: (1) (ഒരു വസ്തു എത്രയാണെന്നുള്ള അളവ് വിവരിക്കലാണ് "ക്വദ്റും', "തക്വ്ദീറും'.) പിന്നീട് "ക്വദറ, ക്വദ്ദറ' ( ) എന്നീ ക്രിയാരൂപങ്ങൾക്ക് "കഴിവ് നൽകി' എന്ന് അർത്ഥം പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെപ്രസ്താവിക്കുന്നു: സ്ല ജ്ഞത്ഥഘവ ള്ളപ്പഥ അസ്ലട്ടക്കഠഹ്നറ വിഷയത്തിൽ പ്രവേശിക്കുംമുമ്പ് താഴെ കാണുന്ന അറബിവാക്കുകളുടെ അർത്ഥങ്ങളും പ്രയോഗങ്ങളും മനിലാക്കുന്നത് വസ്തുനിഷ്ഠമായി കാര്യം ഗ്രഹിക്കുവാൻ സഹായകമായിരിക്കും. ഒരു ഭാഷയിലെ വാക്കുകൾ മറ്റൊരു ഭാഷ യിലേക്ക് വിവർത്തനം പ്രത്യേകിച്ചുംമൂലവാക്കുക ളോട് എപ്പോഴും എല്ലാനിലക്കും കിടനിൽക്കുന്ന പര്യായപദങ്ങൾ വിവർത്തന ഭാഷയിൽ കണ്ടെത്തുവാൻ സാധിച്ചെന്ന് വരികയില്ല. മൂലഭാഷയിൽ വിവിധരം ഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കിന് അവിടങ്ങളിലെല്ലാം ഒരേവാക്കിൽ തർജ്ജമ നൽകുവാൻ ഗ്രമ്ലകർത്താക്കൾക്കും സാഹിത്യകാരൻമാർക്കും സാധി ക്കാതെ വരുന്നതും, സന്ദർഭമനുസരിച്ച് കൂടുതൽ അനുയോജ്യമായ പദങ്ങൾ ഉപയോഗിക്കേണ്ടിവരുന്നതും അത്കൊണ്ടാണ്. അറബിഭാഷയിൽ അൽപമൊക്കെ പരിചയമുള്ളവർക്ക് താഴെ കാണുന്ന വിവരണം കൂടുതൽ പ്രയോജനകരമായി ത്തീരുമെന്നുള്ളതിൽ സംശയമില്ല. ചില പദങ്ങളും, അവയുടെ ഉപയോഗങ്ങളും റാഗിബ് (റ) തക്വ്ദീറിനെ ഒന്നുകൂടി വിശദീകരിച്ചു ഇങ്ങനെ പറയുന്നു: . (അപ്പോൾ, അല്ലാഹുവിന്റെ "തക്വ്ദീർ' രണ്ട് വിധമാണ്. ഒന്ന്: ഇന്ന പ്രകാരം ഉണ്ടാവണം അല്ലെങ്കിൽ ഇന്നപ്രകാരം ഉണ്ടാവരുത് എന്ന് നിർബന്ധ ത്തിന്റെ നിലക്കോ, സാധ്യതയുടെ നിലക്കോ, വിധിക്കുക. "എല്ലാ കാര്യത്തിനും അല്ലാഹു ഒരു ക്വദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്' എന്ന വാക്യം ഇത നുസരിച്ചുള്ളതാകുന്നു. രണ്ടാമത്തേത്: അതിന് -ഒരു കാര്യത്തിന് -കഴിവുകൊ ടുക്കലാണ്.) ചില പ്രസ്താവനകൾക്കും ഉദാഹരണങ്ങൾക്കുംശേഷം അദ്ദേഹം തുട രുന്നു: "തക്വ്ദീർ' ഇൗ രണ്ട് പ്രകാരത്തിലായിത്തീരുവാനുള്ള പശ്ചാത്തലവും ഇമാംറാഗിബ് വിവരിച്ചിരിക്കുന്നു, അതിന്റെ ചുരുക്കം ഇതാണ്: അല്ലാഹുവിന്റെ പ്രവൃത്തി രണ്ട് വിധത്തിലാണുള്ളത്. ഒന്ന്: അല്ലാഹു ഉദ്ദേശിച്ച കാലത്തോളം യാതൊരു ഭേദഗതിയും കൂടാതെ സ്ഥിരമായ അസ്തിത്വം നൽകിക്കൊണ്ട് സൃഷ്ടി ക്കുക. ഉദാഹരണം: ആകാശങ്ങളും അതിലെ വസ്തുക്കളും. രണ്ടാമത്തേത്: മൂല വസ്തുക്കളെ സൃഷ്ടിക്കുകയും, അവൻ നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മാത്രം. അതിൽ നിന്ന് ജന്യങ്ങളായ അംശങ്ങൾ (അഥവാ ശാഖകൾ) ഉണ്ടായിത്തീരുവാ നുള്ള ശക്തി അതിൽ ഏർപ്പെടുത്തുകയും ചെയ്യുക. ഉദാഹരണം: ഇൗത്തക്കുരു വിൽ നിന്ന് ഇൗത്തപ്പനയും, മനുഷ്യ ബീജത്തിൽ നിന്ന് മനുഷ്യനും ഉണ്ടാകുന്ന തുപോലെയുള്ള കാര്യങ്ങൾ (എന്നാൽ, അല്ലാഹു കാര്യ ങ്ങളെ "തക്വ്ദീർ' രണ്ട് പ്രകാരത്തിലു ണ്ട്. ഒന്ന് അതിന് കഴിവ് നൽകുന്നത് മുഖേനയും, മറ്റേത് അവന്റെ യുക്തിക്കനു സരിച്ചവിധം ഒരു പ്രത്യേക തോതിലും ഒരു പ്രത്യേക രീതിയിലും അങ്ങനെ ആക്കുന്നത് മുഖേനയും.) ക്വദ്റിന്റെ നിഷേധികളായ ചിലർ ഇമാംറാഗിബ് കാണിച്ച ഈ രണ്ടാമത്തെ അർത്ഥം പൊക്കിപ്പിടിക്കുകയും ആദ്യത്തെ അർത്ഥം മൂടിവെ ക്കുകയും ചെയ്തുകാണാം. സൂ: ത്വലാക്വ് 3. ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ "ക്വദ്റി'നു നിർവ്വ ചനം നൽകുന്നത് ഇങ്ങനെയാകുന്നു. (കാര്യ ങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അതിനെക്കുറിച്ച് അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിനുമുമ്പ് അവയെ അവൻ രേഖപ്പെടുത്തലുമാ കുന്നു അത്.) മഹാനായ ഇബ്നുക്വയ്യിം (റ) യുക്തിവാദികളായ ചില കക്ഷിക ളെപ്പറ്റി സംസാരിക്കുന്ന കൂട്ടത്തിൽ (അല്ലാഹു എല്ലാറ്റിനും ഒരോ ക്വദ്ർ ഏർപ്പെടുത്തിയിട്ടുണ്ട്) എന്ന വാക്യം വിവരിച്ചുകൊണ്ട് പ്രസ്താവിച്ചിട്ടുള്ള ചില വാക്യങ്ങളും ഇവിടെ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറ സൂ: അഹ്സാബ്, 38. "അല്ലാഹുവിന്റെ കാര്യം സാധിതപ്രായമാ വ്യവസ്ഥാപിതമായഖണ്ഡിത വ്യവസ്ഥയാകുന്നു' എന്ന് സാരം. വിവരണത്തിന്റെ സൗകര്യം ഓർത്ത് മേൽപ്രകാരം മൂലവാക്കുകൾ അതേ പടി ഉപയോഗിച്ചതാണ്. സൂ: അർ റഹ്മാൻ സൂ: ഹിജ്ർ, 21 (അല്ലാഹുവിന്റെ കാര്യം മക്വ്ദൂറായ ക്വദ്റാകുന്നു' എന്ന ആയത്തിലെ "ക്വദ്ർ' എന്ന വാക്ക് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുള്ളതിനെയും ലൗഹുൽ മഹ്ഫൂദ്വി'ൽ രേഖപ്പെടുത്തിയതിനെയും സൂചിപ്പിക്കുന്നു. "സൃഷ്ടി, കാലാവധി, ആഹാരം എന്നി വയു ടെ ജോലിയിൽനിന്ന് നിങ്ങളുടെ റ∫് അവയെ സംബന്ധിച്ച തീരുമാനം കഴിഞ്ഞിരിക്കുന്നു' -എന്ന നബിവചനത്തിൽ സൂചിപ്പി ക്കപ്പെട്ടതും അതുതന്നെ. "മക്വ്ദൂർ' എന്ന വാക്കാവട്ടെ, അവൻ കണക്കാക്കിവെച്ച തിൽനിന്ന് അപ്പപ്പോൾ സംഭവിക്കുന്നതിലേക്കുള്ള സൂചനയാണ്. "എല്ലാ ദിവസവും അല്ലാഹു ഓരോ കാര്യത്തിലാണ്' എന്ന ആയത്തിൽ ചൂണ്ടിക്കാട്ടിയതും അതുതന്നെ. ഇപ്രകാരം തന്നെയാണ് "നാം അതിനെ (ഓരോ വസ്തുവെയും) ഒരു നിശ്ചിതതോതിലല്ലാതെ ഇറക്കുന്നില്ല' എന്ന ആയത്തും.) അല്ലാഹുവിന്റെ "തക്വ്ദീറി'നെപ്പറ്റി വിവരിച്ചശേഷം, മനുഷ്യരെ സംബ ന്ധിച്ച് പറയുമ്പോൾ "തക്വ്ദീറി'ന്റെ അർത്ഥം എന്തായിരിക്കുമെന്നും ഇമാം റാഗിബ് (റ) തുടർന്ന് വിവരിക്കുന്നു: (മനുഷ്യന്റെ തക്വ്ദീറും രണ്ട് പ്രകാരത്തിലുണ്ട്. ഒന്ന്: ബുദ്ധിയുടെ വീക്ഷ ണമനുസരിച്ച് കാര്യത്തെപ്പറ്റി ചിന്തിക്കുകയും ആ അടിസ്ഥാനത്തിൽ കാര്യം നട ത്തുകയും ചെയ്യുക. ഇത് പ്രശംസനീയമത്രെ. (നല്ല കാര്യമാണ്). രണ്ടാമത്തേത്: മോഹത്തിനും ഇച്ഛക്കും അനുസരിച്ച് ചിന്തിക്കുക. ഇത് ആക്ഷേപാർഹമായതാ കുന്നു. ധ ഇമാം റാഗിബിൽനിന്നുള്ള ഉദ്ധരണി ഇവിടെ അവസാനിച്ചു. പ എന്നും, "ഖദ്ർ' എന്നും ("ദാലി'നു "ഫത്ഹ്' കൊടുത്തും, "സുകൂൻ' കൊടുത്തും) ഉപയോഗിക്കാമെന്ന് ഇബ്നുക്വുതൈബഃ (റ) മുതലായ ഭാഷാപണ്ഡിതൻമാർ പ്രസ്താവിച്ചതായി ഇമാം നവവീ (റ) പ്രസ്താവിച്ചിരി ക്കുന്നു. ( ) രണ്ടായാലും അർത്ഥത്തിൽ വ്യത്യാസമില്ല എന്ന് സാരം. ("ഹുക്മ്' "ഹുക്മ്' എന്നാൽ "വിധി' എന്നർത്ഥം. ഇമാം റാഗിബ് (റ) പറയുന്നു: (ഒരു കാര്യത്തെപ്പറ്റി "ഹുക്മ്' ചെയ്യുക എന്നുവെച്ചാൽ, അത് ഇന്നപ്ര തീരുമാനിക്കലാണ്. മറ്റുള്ളവർക്ക് അത് ബാധകമാക്കിയാലും ഇല്ലെങ്കിലും ശരി. എന്നാൽ "വിധി, തീരുമാനം, നിർവ്വഹണം, കടമ വീട്ടൽ, നടപ്പിൽ വരുത്തൽ' എന്നൊക്കെ അർത്ഥം വരും. എന്നാൽ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ കാര്യത്തിന് തീരുമാനമെടുക്കലാണ്.) എന്ന് പ്രസ്താവിച്ചശേഷം റാഗിബ് (റ) അതിനെ ദൈവികമെന്നും, മാനുഷികമെന്നും ( ) വിഭജിച്ചിരിക്കുന്നു. (തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് നിന്റെ റ∫് "ക്വദ്വാ' ചെയ്തിരിക്കുന്നുതീരുമാനിച്ചിരിക്കുന്നു.) എന്നത്പോലുളള ചില വചനങ്ങൾ വാക്മൂലമുള്ള ദൈവിക അദ്ദേഹം ഉദാഹരണം കാണിച്ചിരിക്കുന്നു. (രണ്ട് ദിവസങ്ങളിൽ അവയെ ഏഴ് ആകാശങ്ങളായി ക്വദ്വാ ചെയ്തുസൃഷ്ടി പൂർത്തിയാക്കി) എന്ന വചനം പ്രവൃ ത്തിമൂലമുള്ള ദൈവിക അദ്ദേഹം ഉദാഹരണം കാണിച്ചിരിക്കുന്നു. യുന്നു: "ജ്ഞാനവുമായി ബന്ധപ്പെട്ടത്, പ്രത്യേക വസ്തുവുമായി ബന്ധപ്പെട്ടത് ( ) എന്നിങ്ങനെ ക്വദ്ർ രണ്ടുതരത്തിലുണ്ട്. ഒരാൾ താൻ പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ രൂപം ആദ്യം മനുകൊണ്ട് കണക്കാക്കുകയും പിന്നീടത് പ്രയോഗത്തിൽ വരുത്തുകയുമാ ണല്ലോ ചെയ്യുക. അതുപോലെ, സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പായി അവ യുടെ തോതുവ്യവസ്ഥകൾ ( )ക്ക് അല്ലാഹുവിന്റെ അറിവിലും നിശ്ചയ ത്തിലും ഒരു വ്യവസ്ഥയുണ്ടായിരിക്കുന്നതും പിന്നീടവയെ ആ അറിവിന്റെയും രേഖയുടെയും അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്നതുമാകുന്നു. അദ്ദേഹം തുടരുന്നു: (ദൈവികമായ ക്വദ്ർ രണ്ട് വിധമാകുന്നു. ഒന്ന്: അറിവിലും, നിശ്ചയ ത്തിലും അഥവാ രേഖപ്പെടുത്തുന്നതിലും ഉള്ളത്. രണ്ടാമത്തേത്: വസ്തുക്കളെ സൃഷ്ടിക്കുവാനുള്ള അവന്റെ കഴിവുകൊണ്ട് അവയെ സൃഷ്ടിക്കലും അവയ്ക്ക് രൂപം നൽകലും ആകുന്നു. നിർമാണവും വ്യവസ്ഥയും കൂടി ഉൾക്കൊള്ളുന്ന താണ് സൃഷ്ടിപ്പ്. "കിതാബ്') "കൂട്ടിച്ചേർത്തു, ഒരുമിച്ചുകൂട്ടി' എന്നിങ്ങനെയാണ് ("കതബ')ക്കു ഭാഷയിൽ സാക്ഷാൽ അർത്ഥം. "എഴുതി, രേഖപ്പെടുത്തി' എന്നീ അർത്ഥങ്ങ ളിൽ അത് ഉപയോഗിക്കപ്പെടുന്നത് സർവ്വസാധാരണമാകുന്നു. അക്ഷരങ്ങളും ' "ക്വദറും' തമ്മിൽ) ഭാഷാർത്ഥത്തിൽ ക്വദറും ഏറെക്കുറെ യോജിക്കുമെങ്കിലും രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. എല്ലാ ക്വദറും ആയിരിക്കുക യില്ല. ക്വദറിനെക്കാൾ പ്രത്യേകമായിട്ടുള്ള ( )താണ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തക്വ്ദീറുകൾക്കിടയിൽ നടക്കു ന്നതാണ് അതായത്, "ക്വദർ' എന്നാൽ വ്യവസ്ഥ നിശ്ചയിക്കലും, ക്വദ്വാ ഉ് എന്നാൽ അത് ഖണ്ഡിതമാക്കലും തീരുമാനമാക്കലുമാകുന്നു. ഇതാണതിന് കാരണം. പിന്നീട് അദ്ദേഹം പറയുന്നു: "ശാമിലുണ്ടായ (ചരിത്രപ്രസിദ്ധമായ) വിഷൂ ചികയിൽനിന്ന് സ്ഥലംവിട്ടു രക്ഷപ്പെടുവാൻ ഉമർ (റ) ഉദ്ദേശിച്ചപ്പോൾ, (റ) അദ്ദേഹത്തോട് പറഞ്ഞു: (താങ്കൾ ഓടിപ്പോകുകയാണോ?!) ഉമർ (റ) പറഞ്ഞു: (ഞാൻ അല്ലാഹുവിന്റെ അല്ലാഹുവിന്റെ ക്വദറിലേക്ക് ഓടിപ്പോകുകയാണ്.) ക്വദർ ക്വദ്വാ ആയിക്കഴിയാത്തപ്പോൾനിശ്ചയം നടപ്പിൽ അതിനെ തടഞ്ഞുവെച്ചേക്കാ മെന്നുള്ള പ്രതീക്ഷക്കവകാശമുണ്ടെന്നും, അത് ക്വദ്വാ ആയിക്കഴിഞ്ഞാൽ പിന്നീ ടതിന് തടവുണ്ടാകയില്ലെന്നും ഉണർത്തുകയാണ് ഉമർ (റ) ചെയ്തത്'. (അത്പിതാവില്ലാതെയുള്ള ഇൗസാനബിയുടെ തീരു മാനിക്കപ്പെട്ട കാര്യം ആകുന്നു) എന്നുള്ള വാക്യവും മറ്റും അദ്ദേ ഹം ഇവിടെ എടുത്തുദ്ധരിച്ചിരിക്കുന്നു. ക്വദർ എന്നീ വാക്കുകൾ തമ്മിൽ ഉള്ള ഇൗ വ്യത്യാസം ആ ധാതുവിൽനിന്നുണ്ടാകുന്ന ക്രിയകൾ മുതലായ രൂപങ്ങളിലും ഉണ്ടായിരിക്കും. രണ്ട് വാക്കുകൾക്കിടയിലുള്ള വ്യത്യാസം വേറെ രൂപത്തിലും ചിലർ പ്രസ്താവിച്ചു കാണാമെങ്കിലും അതിവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. (ന്യായാധിപൻ ഇന്നപ്രകാരം ക്വദ്വാ ചെയ്തുതീരുമാനിച്ചു) എന്ന് പറയാറുള്ളത് വാക്മൂലമുള്ള മാനുഷിക (നിങ്ങളുടെ ഹജ്ജ് സംബന്ധമായ ആരാധനാകർമങ്ങൾ ക്വദ്വാചെയ്താൽ -നിർവ്വഹിച്ചാൽ) എന്ന വാക്യം പ്രവൃത്തിമൂലമുള്ള അദ്ദേഹം ഉദാഹരണമാക്കിയിരിക്കുന്നു. ഏന്മര എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് "ഇറാദത്തി'ന്റെ ക്രിയ ഉപയോഗിച്ച്) പറയുമ്പോൾ ആ ഉദ്ദേശിക്കപ്പെട്ട കാര്യം സംഭവിച്ചിരിക്കണ മെന്നില്ല. അതുകൊണ്ടാണ് "അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാവും, അവൻ ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാവുകയുമില്ല.' യ്യന്ദഷ ജ്ഞ ജ്ഞ സ്ലലവ ർസ്ലര അസ്ലക്കഠ സ്ലല എന്ന് "മശിയ്യത്തി'ന്റെ ക്രിയമാത്രം ഉപയോഗിച്ച് പറയുന്നത്. ഇവിടെ "അറാദ' ( ) ഉപയോഗിക്കാറില്ല. അതേ സമയത്ത് "അല്ലാഹു നിങ്ങളിൽ എളുപ്പത്തെ ഉദ്ദേശി ക്കുന്നു, നിങ്ങളിൽ അവൻ ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല.' ( ) എന്ന് ഉണ്ട്താനും. ഇവിടെ "ഇറാ ദത്തി'ന്റെ ക്രിയയാണുള്ളത്. മനുഷ്യരിൽ ചിലപ്പോൾ എളുപ്പവും, ചിലപ്പോൾ ഞെരുക്കവും ഉണ്ടാകുന്നത് നാം കാണാറുണ്ടല്ലോ. 27 ൽ സ്ലഞ്ഞട്ടങ്കഥ ഹ്നട്ടല ഏൾപ്പട്ടഹ്മ ർൾഞ്ചച്ഛക്തഷ മ്പന്ദട്ടപ്പഥ ഗ്മൾക്തഷ സ്ലഞ്ഞട്ടങ്കഥ ഹ്നട്ടല ഏൾപ്പട്ടഹ്മ ർൾഞ്ചച്ഛക്തഷ മ്പന്ദട്ടപ്പഥ ഗ്മൾക്തഷ സ്ലഞ്ഞട്ടങ്കഥ ഹ്നട്ടല ഏൾപ്പട്ടഹ്മ ർൾഞ്ചച്ഛക്തഷ മ്പന്ദട്ടപ്പഥ ഗ്മൾക്തഷ സ്ലഞ്ഞട്ടങ്കഥ ഹ്നട്ടല ഏൾപ്പട്ടഹ്മ ർൾഞ്ചച്ഛക്തഷ മ്പന്ദട്ടപ്പഥ ഗ്മൾക്തഷ സ്ലഞ്ഞട്ടങ്കഥ ഹ്നട്ടല ഏൾപ്പട്ടഹ്മ ർൾഞ്ചച്ഛക്തഷ മ്പന്ദട്ടപ്പഥ ഗ്മൾക്തഷ (അ ല്ലാഹു നിങ്ങളിൽ പശ്ചാത്താപം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നു; ഇഛകളെ പിൻപറ്റുന്നവർ, നിങ്ങൾ വമ്പിച്ച തെറ്റൽതെററിപ്പോകണമെന്നും ഉദ്ദേശിക്കു ന്നു) എന്ന് പറഞ്ഞിട്ടുള്ളതും ഇതിന് ഉദാഹരണമാകുന്നു. ഇവിടെയും ന്റെ ക്രിയയാണുളളത്. ("മശിയ്യത്തും', "ഇറാദത്തും') അവയുടെ ഇതര രൂപങ്ങളും ഈ രണ്ട് വാക്കിനും "ഉദ്ദേശിക്കുക' എന്നും, ഇവയുടെ ക്രിയാരൂപങ്ങ ളായ അറാദ) എന്നിവക്ക് "ഉദ്ദേശിച്ചു' എന്നുമാണ് മലയാളത്തിൽ സാധാരണ അർത്ഥം പറയപ്പെടാറുളളത്. എങ്കിലും "ഇഷ്ടപ്പെട്ടു, താൽപര്യ പ്പെട്ടു, ഉദ്യമിച്ചു, ആഗ്രഹിച്ചു, പരിഗണിച്ചു' ( , ൽട്ടമ ) എന്നിങ്ങനെയും "കണക്കാക്കി, നിശ്ചയിച്ചു' ( ) എന്നും അർത്ഥങ്ങളുണ്ട്. രണ്ടും തമ്മി ലുള്ള വ്യത്യാസത്തെപ്പറ്റി അൽപം മനിരുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ഇമാം റാഗിബ് (റ) പ്രസ്താവിച്ചിട്ടുള്ളത് ഇങ്ങനെ സംഗ്രഹിക്കാം:- (1) "മശിയ്യത്തി' ( )ന്റെ കർത്താവ് അല്ലാഹു ആയിരിക്കുമ്പോൾ ആ ഉദ്ദേശ്യം പ്രാവർത്തികമായിരിക്കും. മനുഷ്യനായിരിക്കുമ്പോൾ പ്രാവർത്തികമായി രിക്കണമെന്നില്ല. ഏന്മര അസ്ലക്കഠ എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് "മശിയ്യത്തി'ന്റെ ക്രിയ ഉപയോഗിച്ച്) പറഞ്ഞാൽ അക്കാര്യം യഥാർത്ഥത്തിൽ സംഭവിച്ചതായിരി ക്കും. ഇത് കർത്താവിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യാസമാണ്. വാക്കുകളും കൂട്ടിച്ചേർക്കലാണല്ലോ എഴുത്ത്, "നിയമിച്ചു, നിർബന്ധമാക്കി' എന്നി ങ്ങനെയുള്ള അർത്ഥങ്ങളിലും "കതബ' ഉപയോഗിക്കപ്പെടാറുണ്ട്. ഗ്മസ്ലക്തര (കിതാ ബ്) എന്ന വാക്ക് "ഗ്രമ്ലം, ഏട് (എഴുതപ്പെട്ടത്), പുസ്തകം, രേഖ എന്നീ അർത്ഥ ങ്ങളിലാണ് അധികവും ഉപയോഗം. "നിർബന്ധം, നിയമം, വ്യവസ്ഥ' ഇത്യാദി അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. ഈ ധാതുവിൽനിന്നുള്ള മറ്റ് രൂപങ്ങ ളിലും ഈ അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതാണ്. രണ്ടുതരത്തിലുണ്ടെന്ന് ഇതിൽനിന്ന് മനിലാക്കാമല്ലോ. ഇന്ന കാര്യം ഉണ്ടാവണം, അല്ലെങ്കിൽ ഉണ്ടാവരുത് എന്നുള്ള ഇച്ഛയിൽനിന്നും ആഗ്രഹ ത്തിൽനിന്നും ഉഗ്ഗവിക്കുന്നതാണ് അവയിൽ ഒന്ന്. അക്കാര്യം പ്രാവർത്തികമാക്കു ന്നതാണ് മറ്റൊന്ന്. ഒന്നാമത്തേത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെത്തന്നെ ഉണ്ടാ വുന്നതും, രണ്ടാമത്തേത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തോടുകൂടി മാത്രം ഉണ്ടാകുന്ന തുമാണെന്ന് ഇതിൽനിന്ന് നമുക്ക് മനിലായി. വാക്കർത്ഥംമാത്രം നോക്കുമ്പോൾ, മശിയ്യത്തും ഇറാദത്തും തമ്മിൽ പ്രത്യക്ഷത്തിൽ വ്യത്യാസം കാണുകയില്ലെങ്കിലും, പ്രയോഗത്തിൽ അവ തമ്മിലുണ്ടാകുന്ന മേൽപ്രസ്താവിച്ച വ്യത്യാസങ്ങൾ പ്രത്യേകം മനിരുത്തേണ്ടതുണ്ട്. നൽകുന്ന ചില തെളിവുകൾ "ക്വദറി'നെ സ്ഥാപിക്കുന്ന അനേകം വാക്യങ്ങളുണ്ട്. നേരെ മറിച്ച് അതിനെ നിഷേധിക്കുമാറുള്ള ഒരൊറ്റ വാക്യവും അതിലില്ലതാനും. ക്വദ റിന്റെ നിഷേധം മുൻകൂട്ടി മനിൽ ഉറപ്പിച്ചുവെക്കുകയോ, നിഷേധത്തിന് തെളിവ് കണ്ടുകിട്ടുവാനുളള താല്പര്യം ഉള്ളിൽ ഒളിച്ചുവെക്കുകയോ ചെയ്തുകൊണ്ട് വാക്യങ്ങളെ പരിശോധിക്കുന്നവർ അവയിൽ പലതിനെയും ദുർവ്യാ ഖ്യാനം ചെയ്യുമെന്നും, ചിലതിന്റെ നേരെ കാണാത്തഭാവം നടിക്കുമെന്നും നമു ക്കറിയാം. എങ്കിലും സത്യാന്വേഷികളും, വ്യക്തമായ പ്രസ്താവന കളെ അന്യഥാ വ്യാഖ്യാനിക്കുവാൻ ഇഷ്ടപ്പെടാത്തവരുമായ സഹോദരങ്ങൾക്ക് അവ തികച്ചും മന മാധാനം നൽകുമെന്ന് തീർച്ച തന്നെ. ( ) അല്ലാഹു പറയുന്നു:- (3) മനുഷ്യന്റെ "ഇറാദത്താ'കുന്ന ഉദ്ദേശ്യത്തിന് മുമ്പ് അല്ലാഹുവിന്റെ "ഇറാ ദത്ത്' ഉണ്ടായിരിക്കണമെന്നില്ല. മരണപ്പെടരുതെന്ന് മനുഷ്യൻ ഉദ്ദേശിച്ചുകൊണ്ടിരി ക്കെ, അവൻ മരണമടയുവാൻ അല്ലാഹു ഉദ്ദേശിക്കാറുണ്ടല്ലോ. എന്നാൽ മനുഷ്യന്റെ "മശിയ്യത്താ'കുന്ന ഉദ്ദേശ്യം അല്ലാഹുവിന്റെ "മശിയ്യത്തോ'ടുകൂടി മാത്രമേ ഉണ്ടാവു കയുള്ളൂ. അല്ലാഹു പറയുന്നു: ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.) ഇത് "മശിയ്യത്താ'കുന്ന ഉദ്ദേശ്യത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ "മശിയ്യത്തി'നെ ആശ്രയിച്ചി രിക്കുന്നതുകൊണ്ടാണ് എല്ലാവരും (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ "മശിയ്യത്തി'നെ ഉപയോഗിച്ചു) പറയുന്നത് (18 : 69 ലും മറ്റും) മൂസാ നബി (അ)യും, (37 : 102 ൽ) നബി (അ)യും, (12 : 99)ൽ യൂസുഫ് നബി (അ)യും ഇതേവാക്യം ( ) ഉപയോഗിച്ചിട്ടുളളതായി കാണാം. ഒരാൾ ഭാവിയിൽ ഏതൊരു കാര്യവും ചെയ്യുമെന്ന് പറയുമ്പോൾ എന്ന് പറയാതിരിക്കരുതെന്ന് നബി തിരുമേനി ˜ യോടും (സൂ: അൽകഹ്ഫ്; 23 - 24ൽ) കല്പിച്ചിരിക്കുന്നു. ( ) തുറന്നുകൊണ്ട് ഇൗ വചനം വായിച്ചുനോക്കുക. ഇവിടെ കിതാബ് കൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ അറിവോ, നിശ്ചയമോ, വ്യവസ്ഥയോ, രേഖയോ, ഗ്രമ്ലമോ, "ലൗഹുൽമഹ്ഫൂദോ' ഏതെങ്കിലുമായിക്കൊള്ളട്ടെ. (ഇങ്ങനെയെല്ലാം അഭിപ്രായങ്ങളുണ്ട്.) ഏതായാലും, ഭൂമിയിലും മനുഷ്യരിലും സംഭവിക്കുന്ന എല്ലാ ബാധയും ( ) രേഖപ്പെട്ടിട്ടുണ്ടെന്ന് അല്ലാഹു ഇതിൽ തീർത്തുപറ യുന്നു. എന്നാൽ എപ്പോഴാണ് അത് ആ കിതാബിൽ സ്ഥലം പിടിക്കുന്നത്? അതെ, (അതിനെ സൃഷ്ടിയിൽ വരുത്തുന്നതിനുമുമ്പായിത്തന്നെ.) അതിനെ ( )എന്ന സർവ്വനാമം കുറിക്കുന്നത് അതിനുമുമ്പ് പ്രസ്താവിച്ച (ബാധ, ഭൂമി, നിങ്ങളുടെ ദേഹങ്ങൾ) എന്നിവയിൽ ഏതെങ്കിലും ഒന്നിനെയായിരി ക്കും. അല്ലെങ്കിൽചില വ്യാഖ്യാതാക്കൾ പറയുന്നതുപോലെസൃഷ്ടി കളെ സൃഷ്ടിക്കുന്നതിനുമുമ്പ് എന്നുമായിരിക്കാം. ഇവയിൽ ഏത് നാം സ്വീകരി ച്ചാലും ശരി, ഒരു ബാധ പ്രായോഗികമായി ബാധിക്കുന്നതിന് മുമ്പുതന്നെ അതൊരു കിതാബിൽ രേഖപ്പെട്ടിട്ടുണ്ടെന്ന് തീർച്ചയാണ്. ഇങ്ങനെ, എല്ലാ ബാധകളെയും മുൻകൂട്ടി രേഖപ്പെടുത്തിവെക്കുന്നതിൽ അല്ലാഹുവിന് വല്ല പ്രയാസവും ഉണ്ടാവാ നുണ്ടോ? ഇല്ല. അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ ത്രെ. ( ) എനി, അങ്ങനെ മുൻകൂട്ടി രേഖപ്പെടുത്തിയതിൽ (അല്ലെങ്കിൽ ഇൗ യാഥാർത്ഥ്യം അറിയിച്ചുതന്നതിൽ) മനുഷ്യർക്ക് വല്ല പ്രയോജനവും ഉണ്ടോ? തീർച്ചയായും ഉണ്ട്. രണ്ട് പ്രയോജനങ്ങൾ അതിലുണ്ട്. ഒന്ന്: (നിങ്ങൾക്ക് ലഭിക്കാതെ പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതി രിക്കുവാൻ.) മറ്റൊന്ന്: (നിങ്ങൾക്കവൻ തന്നതിൽ നിങ്ങൾ ആഹ്ലാ ദിക്കാതിരിക്കുവാനും.) ഹാ! എത്ര മഹത്തായ രണ്ട് ലക്ഷ്യങ്ങൾ?. മനുഷ്യൻ എത്രതന്നെ ഇച്ഛിച്ചാലും പ്രവർത്തിച്ചാലും അവന്റെ ചില ഉദ്ദേശ്യങ്ങൾ അവന് സാധിച്ചുകിട്ടാറില്ല! അപ്പോൾ അവന് നിരാശയും, മനഃക്ലേശവും ഉണ്ടാകുന്നു. ചിലപ്പോൾ, ആത്മഹത്യപോലെയുള്ള കടുംകൈകൾക്ക് പോലും അവൻ മുതിർന്നുപോകുന്നു. ഇൗ അവസരത്തിൽ, എല്ലാം അല്ലാഹു നിശ്ചയിച്ചതാണ്, അതിലപ്പുറം തനിക്കൊന്നും നേരിടുകയില്ല. അവൻ നിശ്ചയിച്ചത് ബാധിക്കാതി രിക്കയുമില്ല എന്ന് വിശ്വസിക്കുന്നവർക്ക് തങ്ങളുടെ സങ്കടം ഇറക്കിവെച്ചു സമാ ധാനമടയുവാൻ ഏറ്റവും നല്ല ഒരു അത്താണിയത്രെ ഇൗ വിശ്വാസം. നേരെമ റിച്ച് തങ്ങൾ ഉദ്ദേശിച്ചതോ, ഉദ്ദേശിക്കാത്തതോ ആയ നേട്ടങ്ങൾ കൈവരുമ്പോൾ പലരും അതിൽ ആഹ്ലാദചിത്തരും, അഹങ്കാരികളുമായിത്തീരുന്നു. അല്ലാഹു (ഭൂമിയിലാകട്ടെ, നിങ്ങളിൽ നിങ്ങളുടെ ദേഹങ്ങളിൽ ഏതൊരു ബാധയും അതിനെ നാം സൃഷ്ടിച്ചുണ്ടാക്കുന്നതി ന്മുമ്പായി അതൊരു "കിതാബി'ൽ ഇല്ലാതെയില്ല. നിശ്ചയമായും, അത് അല്ലാ ഹുവിന്റെമേൽ കാര്യമാകുന്നു. നിങ്ങൾക്ക് പാഴായിപ്പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങൾക്ക് അവൻ തന്നതിനെപ്പററി നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാകുന്നു അത്. ദുരഹങ്കാരിയായ എല്ലാ പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. സൂ: ഹദീദ് 22,23) കണക്കാക്കിവെച്ചതാണിത്, എല്ലാം അവന്റെ അനുഗ്രഹമാണ്, തന്റെ സാമർത്ഥ്യമോ യോഗ്യതയോ കൊണ്ട് സിദ്ധിച്ചതല്ല എന്നൊക്കെ ഒരാൾക്ക് ബോധ മുണ്ടെങ്കിൽ, അതിലവന് അഹങ്കാരത്തിനോ, പത്രാസിനോ, ദുരഭിമാനത്തിനോ വകയില്ലതാനും. എല്ലാ കാര്യ വും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് സംഭവിക്കു ന്നതെന്നും, അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നുമുള്ള ക്വദറിന്റെ വിശ്വാസം, സന്താപത്തിൽ മനുഷ്യനെ ക്ഷമാലുവും, കൃതജ്ഞനുമാക്കിത്തീർക്കുന്നു. നിരാശയിൽനിന്നും ധിക്കാരത്തിൽനിന്നും അവനെ മോചിപ്പിക്കുന്നു. പരാജയത്തിങ്കൽ ഭീരുത്വത്തിന് പകരം മനോവീര്യവും ധൈര്യവും നൽകുന്നു. വിജയത്തിങ്കൽ, അഹങ്കാരത്തിന് പകരം വിനയവും നന്ദിയും വർദ്ധിപ്പിക്കുന്നു. മർഹൂം ജമാലുദ്ദീൻ അഫ്ഗാനി യുടെ ചില പ്രസ്താ വനകൾ ഇൗ അവസരത്തിൽ ഓർമവരികയാണ്. വളരെ ചെറുതെങ്കിലും വിലപ്പെട്ട ഒരു ഗ്രമ്ലമത്രെ അദ്ദേഹത്തിന്റെ "ക്വദ്വാ ക്വദർ' ( ) എന്ന കൃതി. ഇൗ വചനത്തിൽ വിവരിച്ച യാഥാർത്ഥ്യങ്ങൾ യുക്തിയുക്തം അദ്ദേഹമ തിൽ വിവരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ ആദ്യഘട്ടങ്ങളിൽ മുസ്ലിംകൾക്ക് ലഭിച്ച എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനകാരണം ക്വദറിലുള്ള വിശ്വാസമായിരുന്നു വെന്നും, പിൽക്കാലത്ത് അവർക്ക് നേരിട്ട എല്ലാ പരാജയങ്ങൾക്കും കാരണം ആ വിശ്വാസത്തിന് ഭംഗം നേരിട്ടതാണെന്നും അദ്ദേഹം അതിൽ സമർത്ഥിച്ചിരി ക്കുന്നു. മുസ്ലിം സമുദായത്തിന്റെ അധഃപതനങ്ങൾക്ക് കാരണം ക്വദറിലുള്ള വിശ്വാസമാണെന്ന് യൂറോപ്യൻമാരും അവരുടെ അനുയായികളും ജൽപിക്കാറു ള്ളതിനെ അദ്ദേഹം അതിൽ ശക്തിയായി ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നു. അത്രയുമല്ല, വിജയശ്രീലാളിതരായി ചരിത്രത്തിൽ അറിയപ്പെടുന്ന പേർസ്യായിലെ ഖുറശും ( ) യൂനാനിലെ മഹാനായ ഇസ്കന്തറും ( അഹലഃമിറൃല ) താർതാ റിലെ ചങ്കീസുഖാനുംഫ്രാൻസിലെ നെപ്പോളിയൻ ബൂണാബർത്ത് തന്നെയും -ക്വദ്റിൽ വിശ്വാസമുള്ളവരായിരുന്നതാണ് അവരുടെ വിജയരഹസ്യമെന്നത്രെ ഇസ്ലാമിലെ തത്വജ്ഞാനി എന്ന സ്ഥാനപ്പേരിൽ വിഖ്യാതനായ മർഹൂം അല്ലാമാ ജമാലുദ്ദീൻ അഫ്ഗാനി (റ) പൗരസ്ത്യ നാടുകളെ പലനിലക്കും തട്ടിയുണർത്തിയ ഒരു മഹാപണ്ഡിതനും ഉന്നത ചിന്തകനുമായിരുന്നു. ഹിജ്റഃ 1254ൽ അസദാബാദിലാണ് ജനനം. അജ്ഞത ക്കും, അനാചാരങ്ങൾക്കും അനീതികൾക്കുമെതിരിൽ മരണംവരെ വീരസമരം നടത്തിയ ഒരു വിപ്ളവകാരിയായിരുന്നു അദ്ദേഹം. ഏഷ്യയിലെ മാത്രമല്ല, യൂറോപ്പിലും, ആഫ്രിക്കയിലുമെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തനരംഗങ്ങളുണ്ടാ യിട്ടുണ്ട്. ക്വദ്റിന്റെ നിഷേധികളായ ഇന്നത്തെ ചില പണ്ഡിതൻമാർ അദ്ദേഹ ത്തെപ്പറ്റി "മുസ്ലിംലോകത്ത് ഇന്നീകാണുന്ന മുഴുവൻ ഉണർവ്വുകൾക്കും കാര ണഭൂതൻ' എന്നുപോലും പ്രശംസിച്ചിരിക്കുന്നത് കാണാം. ഇത് പറയുമ്പോൾ ക്വദ്വാക്വദ്റിന്റെ വിഷയത്തിൽ ആ മഹാൻ ഇവരുടെ എതിർചേരിയിലാണുള്ള തെന്ന വസ്തുത ഇവർ മറക്കുകയോ മറയ് ക്കുകയോ ചെയ്തതായിരിക്കാം. സൂ: ഹദീദിലെ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) ചെയ്ത പ്രസ്താവനയുടെ ചില ഭാഗങ്ങൾകൂടി അറിയുന്നത് സന്ദർഭോചിതമാകുന്നു. അതിങ്ങിനെ സംഗ്രഹിക്കാം:- "ഇതിന്റെ നേരെ മുമ്പത്തെ എന്ന് തുടങ്ങുന്ന) ആയത്തിൽ പാപമോചനവും സ്വർഗവും ലഭി ക്കുവാൻ മുന്നോട്ട് വരണമെന്ന് അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നു. അത് ആർക്കാണ് ലഭിക്കുക എന്നും, അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്, അവൻ ഉദ്ദേശിക്കുന്നവർക്ക് അത് ലഭിക്കും എന്നും അതിൽ പ്രസ്താവിച്ചിരിക്കുന്നു. അതി നെത്തുടർന്നുകൊണ്ടാണ് എല്ലാ "മുസ്വീബത്തും' (ബാധയും) അല്ലാഹുവിങ്കൽ മുമ്പേ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് ഇൗ വചനത്തിൽ പ്രസ്താവിക്കുന്നത്. ഭൂമി യിലെ "മുസ്വീബത്ത്' കൊണ്ടുദ്ദേശ്യം, മഴയില്ലായ്മ, കായ്കനികളുടെ ദൗർലഭ്യം മുതലായവയാണെന്നും, ദേഹത്തിലെ "മുസ്വീബത്തു' കൊണ്ടുദ്ദേശ്യം രോഗം, ദാരിദ്യ്രം, സന്താനനഷ്ടം ആദിയായ യാതനകളാണെന്നുമാണ് ഒരഭിപ്രായം. നല്ലതും തീയതുമായ എല്ലാ ബാധകളും അതിൽ ഉൾപ്പെടുമെന്നാണ് മറ്റൊരഭി പ്രായം . "പാഴായിപ്പോയതിൽ സങ്കടപ്പെടാതിരിക്കുവാനും, തന്നതിൽ ആഹ്ലാദി ക്കാതിരിക്കുവാനും' ( ) എന്ന വാക്യം ഇൗ രണ്ടാമത്തെ അഭിപ്രായ മാണ് ശരിയെന്ന് കാണിക്കുന്നു. എല്ലാ ബാധയും "ഒരു കിതാബി'ൽ ഉണ്ടെന്നാ ണല്ലോ അല്ലാഹു പ്രസ്താവിക്കുന്നത്.' "മുസ്വീബത്ത്' ( ) എന്ന വാക്കിന് "ബാധ' അല്ലെങ്കിൽ "ബാധി ക്കുന്നത്' എന്നർത്ഥം. ആപത്തുകളിലാണ് അധികം ഈ വാക്ക് ഉപയോഗി ക്കാറുള്ളത്. ഇതാണ് രണ്ടഭിപ്രായങ്ങൾക്ക് കാരണം . സാരം: "ആയുഷ്കാലം ക്ലിപ്തമാക്കപ്പെട്ടതാണെന്നും, ആഹാരം അല്ലാഹു ഏറ്റി ട്ടുളളതാണെന്നും, കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്; അവൻ ഉദ്ദേശി ച്ചപോലെ അതവൻ കൈകാര്യം ചെയ്യുന്നു എന്നും വിശ്വസിക്കുന്ന ഒരാൾ തന്റെ അവകാശത്തിനുവേണ്ടി ചെറുക്കുന്നതിലും, തന്റെ സമുദായത്തിന്റെയോ മതത്തി ന്റെയോ മുദ്രാവാക്യം ഉയർത്തുന്നതിലും, അതിൽ തന്റെമേൽ അല്ലാഹു നിർബ ന്ധമാക്കിയിട്ടുള്ള കടമ നിർവ്വഹിക്കുന്നതിലും എങ്ങനെയാണ് മരണത്തെ ഭയ പ്പെടുക?! ദൈവികമായ കൽപനകൾക്കും, മാനുഷികമായ സാമൂഹ്യമൂല്യ ങ്ങൾക്കും അനുസരിച്ച് സത്യത്തെ ശക്തിപ്പെടുത്തുന്നതിലും, യശ് കെട്ടിപ്പടു ക്കുന്നതിലും ധനം ചിലവഴിക്കുന്നത്മൂലം ദാരിദ്യ്രം സംഭവിക്കുമെന്ന് അവൻ എങ്ങനെ പേടിക്കും?!' അതിൽ അദ്ദേഹം സമർത്ഥിച്ചിരിക്കുന്നത്. ആ ചെറുകൃതിയിലെ രണ്ടുമൂന്ന് വരി കൾമാത്രം ഇവിടെ ഉദ്ധരിക്കാം:- സംഭവിക്കുന്നതിന് മുമ്പുതന്നെ എല്ലാ സംഭവങ്ങളും അല്ലാഹു അറിയും എന്നുളളതിന് ഇൗ ആയത്ത് തെളിവാണെന്നാണ് ഹിശാമുബ്നുൽ ഹകം ( ) ഒഴിച്ച് തൗഹീദിൽ വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളു ടെയും അഭിപ്രായം. (3) "നിങ്ങളുടെ ദേഹങ്ങളി ൽ ബാധിക്കുന്ന "മുസ്വീബത്ത്' എന്ന് പറ ഞ്ഞാൽ, മനുഷ്യരുടെ പാപങ്ങളും അവിശ്വാസവും ഉൾപ്പെടും. അപ്പോൾ, മനു ഷ്യന്റെ എല്ലാ പ്രവൃത്തികളും നേരത്തെ രേഖപ്പെടുത്തിയതിൽ വ്യത്യാസം നേരി ടുക അസംഭവ്യവുമാണ്സ്ല.' റാസീ (റ) തുടരുന്നു: "അതിനെ നാം സൃഷ്ടിക്കുന്നതിനുമുമ്പ് ( ) എന്ന വാക്കിന്റെ ഉദ്ദേശ്യം, ആ മുസ്വീബത്തിനെ അല്ലെങ്കിൽ ഭൂമി യെ, അല്ലെങ്കിൽ ദേഹങ്ങളെ സൃഷ്ടിക്കുന്നതിന് മുമ്പ് എന്നായിരിക്കാം. മുസ്വീ ബത്തിനെ സൃഷ്ടിക്കും മുമ്പ് എന്ന് വെക്കുന്നതാണ് കൂടുതൽ അനുയോജ്യം. മറ്റുള്ള അഭിപ്രായങ്ങളും തെറ്റല്ല സ്ല.പിന്നീട് അല്ലാഹു പറയുന്നു: (നിശ്ചയമായും അത് അല്ലാഹുവിന്റെമേൽ എല്ലാം മുൻകൂട്ടി രേഖപ്പെടുത്തുന്നതോ, അവരുടെ ആധിക്യമോ ഒന്നും അവനൊരു പ്രശ്നമല്ല എന്ന് സാരം. എന്ന (സൂ: ഫാത്വിർ -ാം) ആയത്തിലേത് പോലുള്ള ഒരു പ്രസ്താവനയാണ് ഇതും. (ഓരോ സ്ത്രീയും ഗർഭം ധരിക്കുന്ന തും, പ്രസവിക്കുന്നതും, ഏതൊരാൾക്കും നൽക പ്പെടുന്നതുമെല്ലാം തന്നെ ഒരു കിതാബിൽ ഇല്ലാതെയില്ല, അത് അല്ലാഹുവിന്റെ മേൽ എന്നാണ് റാസീ (റ) ചൂണ്ടിക്കാട്ടിയ ആയത്തിൽ പറയുന്നത്.) അദ്ദേഹം വീണ്ടും തുടരുന്നു: അഭിപ്രായം, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളുംസംഭവിക്കുന്നത് സംഭവിക്കലും, സംഭ വിക്കാത്തത് ഇതാണ് പര മാർത്ഥവും. കാരണം: ഒരു മുഴുത്ത നേതാവാണ് ഇദ്ദേഹം . (1) ഏതെല്ലാമാണ് സംഭവിക്കുക എന്ന് അല്ലാഹുവിനറിയാം. അപ്പോൾ, സംഭവിക്കുമെന്ന് അവൻ അറിയുന്ന ഏതെങ്കിലും ഒരു കാര്യം സംഭവിക്കാതെ വരുന്നപക്ഷം അവന്റെ ജ്ഞാനം അജ്ഞാനമായിത്തീരുന്നു. ഇവിടെ പലതും അറിയേണ്ടതായിട്ടുണ്ടെന്ന മുഖവുരയോടെ പിന്നീട് റാസീ (റ) തുടരുന്നു: "(1) ഭൂമിയിലെ സംഭവങ്ങളെല്ലാം സംഭവിക്കും മുമ്പുതന്നെ അവ "ലൗഹുൽ മഹ്ഫൂദ്വി'ൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. ഇതിന് "മുതകല്ലിമു കൾ' (വിശ്വാസ ശാസ്ത്രപണ്ഡിതൻമാർ) പല കാരണങ്ങൾ വിവരിച്ചിട്ടുണ്ട്സ്ലസ്ലസ്ല.. സംഭവിക്കുന്നവ സംഭവിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അതിൽ വല്ലതും സംഭവിക്കാത്ത പക്ഷം അവന്റെ ഉദ്ദേശ്യം ("മശിയ്യത്ത്') വ്യാമോഹം മാത്രമായിരിക്കും. (3) അല്ലാഹുവിന്റെ കഴിവ് ( ) സംഭവങ്ങളുമായി ബന്ധപ്പെടുന്നു. അവ സംഭവിക്കാതെ വരുന്നപക്ഷം ആ കഴിവ് കഴിവുകേടായിരിക്കുമല്ലോ. (4) അവൻ ഉദ്ദേശിച്ചത് സംഭവിക്കുമെന്ന് അവൻ പറയുന്നു. അവന്റെ വചനം സത്യവുമാണ്. അപ്പോൾ ഏതെങ്കിലുമൊന്ന് സംഭവിക്കാതിരിക്കുന്ന പക്ഷം, അവൻ പറഞ്ഞത് കളവായിത്തീരും. ഇൗ വസ്തുതകളെല്ലാം മനിലാ ക്കിയവരെ സംബന്ധിച്ചിടത്തോളം ആപത്തുകൾ ൽട്ടപ്പഥ ന്റളസ്ലഴ ഞ്ചക്കട ദ്ദഞ്ചഥ യ്യല (അല്ലാഹുവിന്റെ ക്വദ്റിലടങ്ങിയ രഹസ്യം മനിലാക്കിയവർക്ക് ആപത്തുകൾ എളുതായിത്തീരും.)' റാസീ (റ) തുടരുന്നു: കക്ഷിയെപ്പറ്റി പറയുകയാണെ ങ്കിൽ, കഴിവിലും ഉദ്ദേശ്യത്തിലും ( ലും) അവർ ഭിന്നാഭിപ്രായക്കാ രാണെങ്കിലും അറിവിലും വർത്തമാനത്തിലും ( ലും ശ്ശച ലും )അവർ നമ്മോട് യോജിക്കുന്നുണ്ട്. ഇൗ രണ്ട് എല്ലാം അറിയുമെന്നും അവൻ പറയുന്നതെല്ലാം സത്യമെന്ന് സമ്മതിക്കുന്നതോടെത്തന്നെ നമ്മുടെ മേൽ ആരോപിക്കുന്ന "ജബ്ർ (നിർബന്ധവാദം) അവർക്ക് ബാധകമാ ണ്. ഇൗ "ജബ്റി'ന് വിരോധമില്ലെങ്കിൽ എന്തുകൊണ്ട് മറ്റേ "ജബ്റും' ആയിക്കൂടാ?! ഒരു തരത്തിൽ നോക്കുമ്പോൾ, തത്വശാസ്ത്രക്കാരുടെ അഭി പ്രായം സ്വീകരിച്ചാൽ, അതിലും മനുഷ്യൻ ചില നിർബന്ധങ്ങൾക്ക് വിധേയനാ മനുഷ്യന് അവന്റെ ഉദ്ദേശ്യമനുസരിച്ച് പ്രവർത്തിക്കുവാനുള്ള പരിപൂർണ കഴിവുണ്ട്. അതിൽ അല്ലാഹുവിന്റ ഉദ്ദേശത്തിന് പങ്കില്ല എന്നാണ് വാദം. അതാണിവിടെ റാസി (റ) ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു എല്ലാ കാര്യവും അറിയുമെന്നും, അവന്റെ പ്രസ്താ വനകളെല്ലാം സത്യംതന്നെ ആയിരിക്കുമെന്നും നമ്മെപ്പോലെ ലഃയും സമ്മതിക്കുന്നുണ്ടെന്ന് താൽപര്യം. എല്ലാ കാര്യങ്ങളും ഇന്നിന്നപ്രകാരമെന്ന് അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചിരിക്കയാൽ, മനുഷ്യൻ കേവലം തനി യന്ത്രം പോലെ നിർബന്ധി തൻ മാത്രമാണെന്നും, മനുഷ്യന് യാതൊരു തരത്തിലുള്ള സ്വാതന്ത്യ്രമോ കഴിവോ ഇല്ലെന്നുമുള്ള വാദത്തിനാണ് "ജബ്ർ' ( ) എന്ന് പറയുന്നത്. അറിവിന്റെയും, വർത്തമാനത്തിൽ സത്യതയുടെയും കാരണ മായി ഉണ്ടാകുന്ന "ജബ്റി'നു വിരോധമില്ലെങ്കിൽ, ഉദ്ദേശ്യത്തിന്റെയും കഴി വിന്റെയും കാരണമായി ഏർപ്പെടുന്ന "ജബ്റും' എന്തുകൊണ്ട് ന്യായീകരി ച്ചുകൂടാ എന്നർത്ഥം. അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ, ഞങ്ങൾക്ക് ബാധിക്കുകയില്ല തന്നെ. അവൻ ഞങ്ങളുടെ യജമാനനാകുന്നു. ഭരമേൽപിക്കു ന്നവർ അല്ലാഹുവിൽ ഭരമേൽപിച്ചു കൊള്ളട്ടെ. (സൂ: തൗബഃ) നബി ˜ ക്കും അനുയായികൾക്കും നന്മവരുമ്പോൾ വെറു പ്പും, തിന്മവരുമ്പോൾ ആഹ്ലാദവും കാണിക്കുന്നവരോടാണ് ഇങ്ങനെ പറയുവാൻ അല്ലാഹു കൽപിക്കുന്നത്. ഇവിടെ എന്ന വാക്കിന് നേരത്തെ വിവരിച്ച അർത്ഥങ്ങളിൽ ഏതർത്ഥം കൊടു ത്താലും ശരി, അല്ലാഹു മുമ്പ് നിശ്ചയിച്ചതേ സംഭവിക്കുകയുള്ളൂവെന്നാണ് ആയ ത്തിന്റെ സാരം എന്ന് വ്യക്തം. 154 മ്പത്ഥഞ്ചഘസ്ലക്ക ല മ്പത്ഥട്ടപ്പഥ ജ്ജക്തര ഞശ്ശറ ൾറ പ്ലയ (പറയുക: നിങ്ങൾ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവ രുടെ മേൽ കൊല നിശ്ചയിക്കപ്പെട്ടിരിക്കുന്നുകൊല്ലപ്പെടുമെന്ന് വിധിക്കപ്പെട്ടി രിക്കുന്നുവോ അവർ തങ്ങളുടെ മരണപ്പെട്ട് വീഴുന്ന സ്ഥലങ്ങളിലേക്ക് പുറപ്പെ ണെന്ന് കാണാവുന്നതാണ് എനി, പ്രകൃതിവാദക്കാരെപ്പറ്റി പറയുന്ന പക്ഷം, അവർ ദൈവിക പ്രവർത്തനങ്ങളെ നിഷേധിക്കുന്നുവെങ്കിൽപോലും, കാര്യങ്ങൾ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെന്നോ മറ്റോ അവരും പറയാതെവയ്യ. അപ്പോഴും മനുഷ്യൻ, തികച്ചും തന്റെ ഹിതവും ഇച്ഛയും ( ) അനുസരിച്ചല്ല നിലകൊള്ളുന്നതെന്നും, മറ്റേതോ തരത്തിലുള്ള ഒരു നിർബന്ധത്തിന് വിധേയ നാണെന്നും സമ്മതിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ, ഒരു പ്രകാരത്തിലല്ലെ ങ്കിൽ മറ്റൊരു പ്രകാരത്തിൽ, മനുഷ്യൻ ചില നിർബന്ധങ്ങൾക്ക് വിധേയനാണെന്ന് വിശേഷബുദ്ധിയുള്ള ആർക്കും സമ്മതിക്കാതിരിക്കുക സാധ്യമല്ല:- കക്ഷിയുടെയും "ജബ്രിയ്യഃ' കക്ഷിയുടെയും ന്യായങ്ങളും മറ്റും വിവരിച്ചശേഷം അവരെ ചൂണ്ടിക്കൊണ്ട് റാസീ (റ) ഇങ്ങനെ ഉപസംഹരി ക്കുന്നു: "ഇൗ ന്യായങ്ങളൊക്കെ ക്വദ്റിനെയും ജബ്റിനെയും സംബന്ധിച്ച തെളി വുകളാണെന്ന് പറയുന്നതിലും, ഓരോ കക്ഷിയും അതാതിനെ കെട്ടിപ്പുണർന്നു കൊണ്ടിരിക്കുന്നതിലും ബുദ്ധിജീവികൾ ആശ്ചര്യപ്പെടുകയാണ്!' ( 8 : 89, യ്യല) അധിക വിവരണമൊന്നും കൂടാതെത്തന്നെ, സത്യാന്വേഷികൾക്ക് വിഷ യത്തിന്റെ യഥാർത്ഥം മനിലാക്കുവാൻ ഉതകുന്ന അൽപം വാക്യ ങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം. മനാക്ഷിയോടുകൂടി അവയൊന്ന് വായിച്ചു നോക്കുക. അല്ലാഹു പറയുന്നു:- നിങ്ങളെ കളിമണ്ണിൽനിന്ന് സൃഷ്ടിച്ചവൻ. പിന്നീടവൻ ഒരു അവധി വിധിക്കുകയും ചെയ്തിരിക്കുന്നു. നിർണയിക്കപ്പെട്ട ഒരു അവധി അവന്റെ അടുക്കൽ ഉണ്ടുതാനും. പിന്നെയും നിങ്ങൾ സന്ദേഹപ്പെട്ടുകൊണ്ടിരി ക്കുന്നു! മരണത്തി ന് മുമ്പുതന്നെ ആയുഷ്ക്കാലാവധി നിശ്ചയിക്ക പ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഇൗ വചനം വ്യക്തമാക്കുന്നു. പ്രകൃതി നിയമപ്രകാരം മനുഷ്യൻ മരിച്ചേക്കുന്ന സ്വാഭാവികമായ കാലാവധിയാണിവിടെ "നിർണയിക്ക പ്പെട്ട അവധി ( ) കൊണ്ട് ഉദ്ദേശ്യമെന്നുവെക്കുവാൻ നിവൃത്തിയില്ല. വല്ല കടമിടപാടുകളും നടത്തുമ്പോൾ അതിന്റെ നിശ്ചിത അവധിവരേക്കും അത് എഴുതി രേഖപ്പെടുത്തിവെക്കണം ( ) എന്ന് സൂറത്തുൽ ബക്വറഃയിൽ അല്ലാഹു പറഞ്ഞിരിക്കുന്നു. അതത് ഇടപാടുകളുടെ സ്വാഭാവിക മായ സാധാരണ അവധിവരെ എന്ന് ഇതിനർത്ഥമില്ലല്ലോ. അതേ വാക്ക് ( ) തന്നെയാണ് ഇവിടെയുമുള്ളത്. അപ്പോൾ, ഓരോരുവന്റെയും ആയു ഷ്കാലത്തിന്റെ കൃത്യമായ അവധി അല്ലാഹുവിന്റെ അടുക്കൽ നേരത്തെത്തന്നെ രേഖപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ആയത്തിന്റെ സാരം. ട്ടുവരുന്നതാണ്. യുദ്ധത്തിൽ പങ്കെടുത്ത കപടവിശ്വാസികൾ, "ഞങ്ങൾക്ക് കാര്യത്തിൽ വല്ല അധികാരവും ഉണ്ടായിരു ന്നെങ്കിൽ ഇവിടെവെച്ച് കൊല്ലപ്പെടേണ്ടി വരുമായിരുന്നില്ലല്ലോ ( ) എന്ന് പറഞ്ഞതിന് "മറുപടിയാണ് ഇൗ വാക്യം' ഇവിടെയും യുടെ അർത്ഥം മേൽപ്രകാരം തന്നെ. (എല്ലാ അവധിക്കും ഒരു രേഖ -ഉണ്ട്. അല്ലാഹു ഉദ്ദേ ശിക്കുന്നത് അവൻ മായിച്ചുകളയുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂല പക്കലുണ്ട് താനും. ഇവിടെയും തന്നെ കിതാബിന് വാക്കർത്ഥം എന്ത് കൊടുത്താലും ശരി, ഓരോ കാര്യത്തിനും ഓരോ പ്രത്യേക അവധി നിശ്ചയിച്ചിട്ടുണ്ടെന്നും, അതിന്റെ കൈകാര്യങ്ങൾ അല്ലാ ഹുവിന്റെ കയ്യിലാണെന്നും, എല്ലാറ്റിനെയും സംബന്ധിച്ച മൂലരേഖ അവന്റെ പക്ക ലുണ്ടെന്നുമാണ് ആയത്തിന്റെ വിവക്ഷ. (അദൃശ്യകാര്യത്തിന്റെ താക്കോലുകൾ അവന്റെ അടുക്കലാണ്. അവ നല്ലാതെ അത് അറിയുകയില്ല. കരയിലുള്ളതും കടലിലുള്ളതും അവൻ അറിയു ന്നു. ഒരു ഇലയും അവൻ അറിയാതെ വീഴുന്നില്ല. ഭൂമിയുടെ അന്ധകാരങ്ങളി പെണ്ണും ഗർഭം ധരിക്കുന്നതും, ഗർഭപാത്രങ്ങൾ ചുരുങ്ങുന്ന തും, അത് വർദ്ധിക്കുന്നതും അല്ലാഹു അറിയുന്നു. എല്ലാ അടുക്കൽ ഒരു തോതനുസരിച്ചാകുന്നു. (അവൻ) അദൃ ശ്യവും ദൃശ്യവും അറിയുന്നവനാണ്. മഹാനാണ്, ഉന്നതനായുളളവനാണ്. (റ അ്ദ്) "ഓരോ കാര്യവും, ഓരോ വസ്തുവും ഇന്നിന്നപ്രകാരമായിരിക്കുമെന്ന ശരിയായ അളവും കണക്കും അല്ലാഹുവിങ്കലുണ്ടെന്നും അതനുസരിച്ച് മാത്രമേ എന്തും പ്രയോഗത്തിൽ വരുകയുള്ളുവെന്നും ഇൗ വചനത്തിൽനിന്നും സ്പഷ്ടം തന്നെ. മനുഷ്യൻ ചെയ്യുന്ന കർമങ്ങളെമാത്രം ഇതിൽനിന്ന് ഒഴിവാക്കാൻ യാതൊരു തെളിവുമില്ല. ന്യായവുമില്ല.) (എല്ലാ കാര്യത്തിനും അല്ലാഹു ഒരു "ക്വദ്ർ' ഏർപ്പെടുത്തിയിട്ടുണ്ട്. (ത്വ ലാക്വ്.) മുമ്പ് കണ്ടതുപോലെ, "ക്വദ്ർ' എന്ന വാക്കിന് "തോത്, അളവ്, വ്യവ സ്ഥ, കണക്ക്, നിശ്ചയം' എന്നിങ്ങനെ ഏതെങ്കിലും ഒരു വാക്കിൽ അർത്ഥം കൽപിച്ചുകൊള്ളുക. ചെറുതെന്നോ, വലുതെന്നോ, മനുഷ്യന്റെതെന്നോ, അല്ലാ ത്തതെന്നോ വ്യത്യാസമില്ലാതെ സകല കാര്യത്തിനും ഒരു വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന് ഇൗ വചനവും വ്യക്തമാക്കുന്നു.) ഓരോന്നിനും ഓരോ "ക്വദ്ർ' ഏർപ്പെടുത്തിയിട്ടുണ്ട് ( ) എന്നും, എല്ലാറ്റിനും ഓരോ "മിക്വ്ദാർ' ഉണ്ട് ( ) എന്നും പറ ഞ്ഞത് ലോകത്തിന്റെ പൊതുവ്യവസ്ഥയെ ഉദ്ദേശിച്ചാണെന്നാണ് ക്വദ്റിനെ നിഷേ ധിക്കുന്നവർ വാദിച്ചു കാണുന്നത്. ഇൗ വാദം സമ്മതിച്ചു കൊടുത്താൽതന്നെ യും, മനുഷ്യന്റെ പ്രവൃത്തികൾ തുടങ്ങിയ ഓരോ ലോകകാര്യങ്ങളും, പരമാണു തൊട്ട് ആകാശലോകങ്ങൾവരെയുള്ള ഓരോ വസ്തുക്കളും ഇന്നിന്നപ്രകാരം ലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു ഇൗറമുള്ള വസ്തുവാകട്ടെ, ഒരു ഉണങ്ങിയ വസ്തുവാകട്ടെ, സ്പഷ്ടമായ ഒരു കിതാബിൽ (അൻ ആം.) ഭൂമിയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും, എല്ലാ മറഞ്ഞകാര്യവും അല്ലാഹു അറിയുമെന്നും, എല്ലാം ഒരു രേഖയിൽ രേഖപ്പെട്ടു കിടപ്പുണ്ടെന്നുമാണ് അല്ലാഹു ഇൗ വചനത്തിൽ പറയുന്നത്. അല്ലാഹുവിന്റെ അറിവിനെതിരായി ഒന്നും സംഭ വിക്കുകയുമില്ല. എന്നിരിക്കെ, മനുഷ്യന്റെ പ്രവൃത്തികളെമാത്രം ഇതിൽനിന്ന് ഒഴി വാക്കുവാനും, അവന്റെ അറിവിൽ പെടാത്തതോ അതിന് നിരക്കാത്തതോ ആയ വല്ല പ്രവൃത്തിയും മനുഷ്യന് ചെയ്യാൻ കഴിയുമെന്ന് വെക്കുവാനും യാതൊരു ന്യായവും ഇല്ല. ഒന്നൊഴിയാതെ എല്ലാ കാര്യവും എന്നത്രെ "ഇൗറമുള്ളതും ഉണ ങ്ങിയതും' കൊണ്ട് വിവക്ഷ.) അറിയുന്നവനാണ് അവൻ. ആകാശങ്ങളിലാകട്ടെ, ഭൂമി യിലാകട്ടെ, ഒരു അണുത്തൂക്കവും അവനിൽനിന്ന് വിട്ടുപോകുകയില്ല. അതിനെ ക്കാൾ ചെറുതാകട്ടെ, വലുതാകട്ടെ ഒരു സ്പഷ്ടമായ ഗ്രമ്ലത്തിൽ ഇല്ലാതെയു മില്ല. ഇതേമാതിരി മറ്റൊരു സൂ: യൂനുസ് 61 ലും കാണാം.) (ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുവെന്ന് നിന ക്കറിഞ്ഞുകൂടേ? നിശ്ചയമായും അതൊരു ഗ്രമ്ലത്തിലുണ്ട്. നിശ്ചയമായും, അത് അല്ലാഹുവിന്റെ മേൽ (ഹജ്ജ്). ആയത്തിന്റെ ഒടുവിലത്തെ വാചകം പ്രത്യേകം മനിരുത്തുക.) മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്ന് സുനിശ്ചിതമായിത്തീരുന്ന ഒരു നിയമ വ്യവ സ്ഥയായിരിക്കും അതെന്ന് തീർച്ചയാണ്. കാരണം, അല്ലാഹു നിശ്ചയിക്കുന്ന ഏതൊരു വ്യവസ്ഥയും പരിപൂർണവും സസൂക്ഷ്മവും ആയിരിക്കുമല്ലോ. അഥവാ മനുഷ്യരുടേതുപോലെ ഏകദേശ രൂപത്തിലുള്ളതോ അപൂർണമോ ആയിരിക്ക യില്ല. അല്ലാഹു സൂക്ഷ്മജ്ഞനും സർവ്വജ്ഞനുമാണല്ലോ. അടുത്ത ആയത്തിൽ പ്രസ്താവിക്കുന്നതുപോലെ, എത്ര അവന്റെ ശ്രദ്ധയിൽ പെടാ തിരിക്കയില്ല. അപ്പോൾ, അവൻ നിശ്ചയിക്കുന്ന ഓരോ വ്യവസ്ഥയുടെയും, അവൻ നിശ്ചയിക്കുന്ന ഓരോ കാര്യകാരണബന്ധത്തിന്റെയും അടിസ്ഥാനത്തിൽ എന്തെല്ലാം നടക്കും, എത്രയെല്ലാം നടക്കും, എങ്ങനെയെല്ലാം നടക്കും എന്നൊക്കെ തികച്ചും വിശദമായ രൂപത്തിൽതന്നെ ഉൾക്കൊള്ളുന്ന ഒരു സുനി ശ്ചിതത്വം അതിൽ അനിവാര്യമായിത്തീരുന്നു. അതില്ലാത്തപക്ഷം, അവന്റെ ആ വ്യവസ്ഥകൾ കേവലം മനുഷ്യന്റെ സൃഷ്ടിയായ ഭരണഘടനകൾക്ക് സമാനമാ യിരിക്കുമെന്ന് പറയേണ്ടിവരും! ഒരു രാഷ്ട്രത്തിന്റെ ഭരണഘടനയനുസരിച്ച് ആ രാജ്യത്ത് ചിലതെല്ലാം നടന്നേക്കുമെന്ന ഒരു അനുമാനം അതിന്റെ കർത്താ ക്കൾ ചെയ്തിരിക്കും എന്നല്ലാതെ എപ്പോൾ എന്ത് എങ്ങനെയെല്ലാം സംഭവി ക്കുമെന്ന ഒരു ഏകദേശനിർണയം പോലും അതിന്റെ നിർമാതാക്കൾക്ക് മുൻകൂട്ടി വിഭാവനം ചെയ്തിരിക്കുവാൻ കഴിയുകയില്ല. അതുകൊണ്ടാണല്ലോ, ഭരണഘട നാകർത്താക്കൾ തന്നെ ഇടക്കിടെ ആ ഭരണഘടന മാറ്റാനും ഭേദഗതി ചെയ്യാനും മുതിർന്നുകാണുന്നതും, അതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്ന ചില കാര്യങ്ങൾ അതിന്റെ തന്നെ ലക്ഷ്യത്തിന് വിരുദ്ധമായി പലപ്പോഴും അനുഭ വപ്പെടുന്നതും. അല്ലാഹുവിന്റെ മഹത്വങ്ങൾ മനുഷ്യന്റെ ഊഹത്തിനും, അനുമാ നത്തിനും അതീതമാണെന്ന് ഓർത്തിരിക്കേണ്ടതാണ്. നിശ്ചയമായും എന്റെ റ∫് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപ ജീവനം വിശാലമാക്കുകയും, ചെയ്യുന്നു. പക്ഷേ, മനുഷ്യരിൽ അധികമാളും അറിയുന്നില്ല. ഇൗ വിഷയം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാകുന്നു. ആഹാര മാർഗം ലഭിക്കുന്നത് ഓരോരുത്തരുടെയും ഇച്ഛ യോ, സാമർത്ഥ്യമോ പ്രവർത്തനമോ അനുസരിച്ചല്ലെന്നും, പ്രത്യക്ഷത്തിൽ അവ യെല്ലാം അതിന് കാരണങ്ങൾ തന്നെയാണെങ്കിലും അല്ലാഹുവിന്റെ ഉദ്ദേശ്യം അനു സരിച്ചാണ് അതിൽ ഏറ്റക്കുറവുണ്ടാകുന്നതെന്നും ഇൗ വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഒരേനിലക്കും, ഒരേ സാഹ ചര്യത്തിലും ഒരേമാതിരി യത്നിക്കുന്ന വ്യക്തികൾക്ക് ലഭ്യമാകുന്ന അദ്ധ്വാന ഫലം വ്യത്യസ്തനിലയിലായി നാം കാണുന്നതും. അപ്പോൾ, മനുഷ്യന്റെ ഉപ ജീവനമാർഗങ്ങളും, അവയുടെ ലഭ്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസിച്ചാ ണെന്നിരിക്കെ, അവന്റെ നന്മതിൻമകളാകുന്ന പ്രവർത്തനങ്ങളുടെ ആ നിയമ ത്തിൽനിന്ന് ഒഴിവാക്കുവാനും, അതിൽ മനുഷ്യന്റെ ഉദ്ദേശ്യത്തിന്നേ സ്ഥാനമുള്ളൂ എന്ന് വെക്കുവാനും എന്ത് യുക്തിയാണുള്ളത്?! (നിങ്ങൾ രണ്ടുപേരും വിധിയന്വേഷിച്ചുകൊണ്ടിരിക്കുന്ന കാര്യം തീരു മാനം ചെയ്യപ്പെട്ടിരിക്കുന്നു. (യൂസുഫ്.) യൂസുഫ് നബി (അ)യോടൊപ്പം ജയി ലിലുണ്ടായിരുന്ന രണ്ടുപേർ തങ്ങൾ കണ്ട സ്വപ്നഫലങ്ങളെപ്പറ്റി അന്വേഷിച്ച പ്പോൾ, ഒരാൾ ജയിൽ വിമുക്തനാവുമെന്നും, മറ്റേയാൾ കുരിശിലേറ്റപ്പെടുമെന്നും അദ്ദേഹം അതിന് വ്യാഖ്യാനം നൽകി. അതിനെത്തുടർന്ന് അദ്ദേഹം പറഞ്ഞ വാക്യമാണിത്. അതായത്, ആ വ്യാഖ്യാനത്തിൽ സംശയിക്കേണ്ടതില്ല. അത് അല്ലാ ഹുവിങ്കൽ തീരുമാനം കഴിഞ്ഞ കാര്യമാണ് എന്ന് സാരം. ക്വദറിനെ നിഷേധി ക്കുന്നവർക്ക് ഇൗ വാക്യത്തിന് അവരുടെ വക പുതിയ അർത്ഥവ്യാഖ്യാനം ആവ ശ്യമാണല്ലോ. ആകയാൽ "നിങ്ങൾ അന്വേഷിച്ച കാര്യത്തിന്റെ വിധി ഇതാ നൽകി ക്കഴിഞ്ഞു' എന്നൊരു പുതിയ അർത്ഥമാണ് അവർ ഇൗ വാക്യത്തിന് കൽപി ക്കുന്നത്. അറബിഭാഷയിൽ പരിചയമുള്ള ഒരു നിഷ്പക്ഷഹൃദയനും ഇത് ശരി വെക്കുമെന്ന് നമുക്ക് തോന്നുന്നില്ല. അപ്പോൾ, കണക്കാക്കപ്പെട്ടിട്ടുള്ള ഒരു കാര്യത്തിൽ ആ വെള്ളം കൂട്ടി മുട്ടി (ക്വമർ). ആകാശത്തുനിന്ന് അതിവർഷവും, ഭൂമിയിൽനിന്ന് അമിതമായ ഉറ വുമൂലവും ഉണ്ടായ വെള്ളപ്പൊക്കങ്ങൾ ചേർന്ന് അല്ലാഹു മുമ്പ് കണക്കാക്കി വെച്ച ആ സംഭവംനൂഹ് നബി (അ)യുടെ ജനതയുടെ എന്ന് സാരം. നൂഹ് (അ)ന്റെ ജനത അദ്ദേഹത്തിൽ വിശ്വസിക്കുകയില്ലെന്നും, അവരെ അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരണപ്പെട്ടവർ അവരോട് സംസാരിക്കുകയും, എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം അവർക്ക് ഒരു മിച്ചുകൂട്ടുകയും ചെയ്താലും അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ അവർ വിശ്വ സിക്കുകയില്ല. എങ്കി ലും, അവരിൽ അധികമാളും അജ്ഞരായിരിക്കുകയാണ്) അല്ലാഹുവിന്റെ ഉദ്ദേശ്യംകൂടാതെ അവർ ഒരിക്കലും വിശ്വസിക്കയി ല്ലെന്ന് സാരം. മറ്റൊന്നുമല്ല. അതായത്, നിങ്ങളിൽനിന്ന് ചൊവ്വിന് നിൽക്കു വാൻ ഉദ്ദേശിക്കുന്നവർക്ക്. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാ ലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയുമില്ല). (തക്വീർ.) മറ്റെല്ലാ കാര്യങ്ങളെയും പോലെത്തന്നെ മനുഷ്യന്റെ ഉദ്ദേശ്യങ്ങളും, അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ സംഭവിക്കുകയില്ലെന്ന് അല്ലാഹു ഇതിൽ സ്പഷ്ടമാക്കിയിരിക്കുന്നു. ഇവിടെ "മശി യ്യത്താ'കുന്ന ഉദ്ദേശ്യത്തെക്കുറിച്ചാണ്- "ഇറാദത്താ'കുന്ന ഉദ്ദേശ്യത്തെക്കുറിച്ച ല്ലപറഞ്ഞിരിക്കുന്നതെന്ന് ഓർക്കേണ്ടതാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. വചനങ്ങൾ എനിയും ധാരാളം ഉദ്ധരിക്കുവാനുണ്ടെങ്കിലും കൂടുതൽ ഉദ്ധരിച്ചു ദീർഘിപ്പിക്കുന്നില്ല. ജലപ്രളയം വഴി മുക്കിനശിപ്പിക്കുമെന്നും, അത് ഇന്നിന്ന വിധത്തിലാണ് സംഭ വിക്കുകയെന്നും അല്ലാഹു മുൻകൂട്ടി കണക്കാക്കിയിട്ടുണ്ടെന്ന് ഇൗ വചന ത്തിൽനിന്ന് വ്യക്തമാണല്ലോ. "നിന്റെ ജനതയിൽനിന്ന് വിശ്വസിച്ചുകഴിഞ്ഞ ആളു കളല്ലാതെ എനി ആരും വിശ്വസിക്കുകയില്ല' ( ന്നലൾയ യ്യല യ്യറ ) എന്ന് അറിയിച്ചുകൊണ്ടായിരുന്നു ജലപ്രളയത്തിൽനിന്ന് രക്ഷപ്രാപിക്കുവാനുള്ള കപ്പൽ നിർമാണത്തിനും മറ്റും നൂഹ് നബി (അ)യോട് അല്ലാഹു കൽപിച്ചിരുന്നതെന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്. മനുഷ്യരുടെ പ്രവർത്തനങ്ങൾ അവരുടെ ഹിതമനുസരിച്ചാണ് എല്ലാം നടക്കുന്നതെങ്കിൽ ഇൗ അറിയിപ്പിന് സ്ഥാനമില്ല ല്ലോ. നബി വചനങ്ങൾ സ്വന്തം ആശയങ്ങൾക്കും താൽപര്യങ്ങൾക്കും എതിരായിക്ക ണ്ടാൽപോലും വാക്യങ്ങളെ പാടെ നിഷേധിക്കുവാൻ മുസ്ലിംകളെന്ന് വാദിക്കുന്ന ഒരാളും ധൈര്യപ്പെടുകയില്ലല്ലോ. പക്ഷേ, തങ്ങൾക്ക് യോജിക്കാവുന്ന അർത്ഥവ്യാഖ്യാന ങ്ങൾ നൽകി സമാധാനിക്കുകയോ, മൗനം അവലംബിക്കു കയോ ആയിരിക്കും ചെയ്യുക. ഹദീഥിനെ അപേക്ഷിച്ചുനോക്കുമ്പോൾ വ്യാഖ്യാന സാധ്യത കൂടുതലുള്ളത് വിശദീകരണ ങ്ങളാകകൊണ്ട് താരതമ്യേന വ്യാഖ്യാന സാധ്യത ഹദീഥിൽ കുറവായിരിക്കും. കൂടാതെ, വ്യക്തമായ തെളിവുകൾക്ക് എതിരായിക്കാണുന്ന ഹദീ ഥുകൾ സ്വീകരിക്കേണ്ടതില്ല എന്നുള്ളത് ഒരു അംഗീകൃത നിയമവുമാണ്. അതി നാൽ, തങ്ങളുടെ താൽപര്യങ്ങളുമായി യോജിപ്പിക്കുവാൻ കഴിയാത്ത ഹദീഥു കൾ എത്രതന്നെ ബലപ്പെട്ടതും ന്യൂനതയില്ലാത്തതുമായി രുന്നാലും എതിരാണെന്ന് സമർത്ഥിച്ചുകൊണ്ട് തള്ളിക്ക ളയുകയാണ് അവരുടെ പതിവ്. എന്നിരിക്കെ, അങ്ങനെയുള്ളവരുടെ മുമ്പിൽ ഹദീഥുകളുടെ തെളിവുകൾക്ക് വലിയ സ്ഥാനമൊന്നുമില്ല. എങ്കിലും, ശുദ്ധഹൃ ദയരായ സത്യാന്വേഷികൾക്കുവേണ്ടി ചില ഹദീഥുകൾകൂടി ഇവിടെ ഉദ്ധരിക്കു ന്നു. ക്വദറിന്റെ വിഷയവുമായി എത്രയോ ഹദീഥുകൾ ഉദ്ധരിക്കുവാനുണ്ടെങ്കിലും മാതൃകക്കായി ചിലതുമാത്രം കാണുക:- (1) നബി തിരുമേനി ˜ പ്രസ്താവിച്ചതായി ഇബ്നു ഉമർ (റ) ഉദ്ധരി ക്കുന്നു: (ആ കാശഭൂമികളെ സൃഷ്ടിക്കുന്നതിന് അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ "മിക്വ്ദാറുകൾ'- അളവും തോതുംരേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം) സൃഷ്ടികളെ സംബന്ധിച്ച പൊതുവ്യവസ്ഥയാണ് ഇൗ ഹദീഥിൽ ഉദ്ദേശിക്കപ്പെട്ടതെന്ന് സംശയിക്കുന്നപക്ഷം അടുത്ത ഹദീഥുകൾ വായിക്കുമ്പോൾ ആ സംശയം തീരുന്നതാകുന്നു. (2) ഇബ്നു (റ) ഉദ്ധരിക്കുന്നതും അൽപം ദീർഘവുമായ ഒരു ഹദീഥിൽ നബി ˜ പ്രസ്താവിച്ചതിന്റെ ചുരുക്കമിതാണ്: "നിങ്ങളിലൊരുവൻ അവന്റെ മാതാവിന്റെ വയറ്റിൽ നാല്പത് ദിവസം ഇന്ദ്രിയമായും നാല്പത് ദിവസം രക്തക്കട്ടയായും, നാല്പത് ദിവസം മാംസപിണ്ഡമായും കഴിയും. അനന്തരം നാല് വാക്കുകൾ സഹിതം ഒരു മലക്കിനെ അല്ലാഹു നിയോഗിക്കും. അവന്റെ കർമം, ആയുഷ്കാലം, ആഹാരം, അവൻ ഭാഗ്യവാനോ, ഭാഗ്യം കെട്ടവനോ എന്നീ കാര്യങ്ങൾ അദ്ദേഹം രേഖപ്പെടുത്തും. പിന്നീട് അവന് ജീവൻ ഊതപ്പെ ടും. അല്ലാഹു തന്നെയാണ സത്യം! നിങ്ങളിലൊരാൾ സ്വർഗക്കാരുടെ പ്രവൃ ത്തികൾ ചെയ്തുകൊണ്ടിരിക്കെ, സ്വർഗത്തിനും അവനുമിടയിൽ ഒരു മുഴം മാത്രം അവശേഷിക്കുന്ന അവസരത് തിൽ, ആ രേഖ അവനിൽ മുൻകടക്കും (അതിജയി ക്കും) അപ്പോൾ, അവൻ നരകക്കാരുടെ പ്രവൃത്തികൾ ചെയ്യും. അങ്ങനെ, അതിൽ പ്രവേശിക്കും. നിങ്ങളിലൊരാൾ നരകക്കാരുടെ പ്രവൃത്തികൾ ചെയ്തുകൊണ്ടി രിക്കെ നരകവും അവനും തമ്മിൽ ഒരുമുഴം മാത്രം രേഖ അവനിൽ മുൻകടക്കുന്നു. എന്നിട്ടവൻ സ്വർഗക്കാരുടെ പ്രവൃത്തിചെയ്യു ന്നു. അങ്ങനെ അവൻ സ്വർഗത്തിൽ പ്രവേശിക്കും.' (ബുഖാരി; മുസ്ലിം.) (3) അലി (റ) പറയുന്നു: നബി ˜ പറഞ്ഞു: "നിങ്ങളിൽ ഒരാൾ തന്നെ നരകത്തിൽനിന്നുളള അവന്റെ ഇരിപ്പിടവും, സ്വർഗത്തിൽനിന്നുള്ള അവന്റെ ഇരി പ്പിടവും, രേഖപ്പെടുത്തപ്പെടാത്തവരില്ല.' സ്വഹാബികൾ ചോദിച്ചു: "റസൂലേ, എന്നാൽ നമുക്ക് നമ്മുടെ കിതാബിനെ (ആ രേഖയെ) ആസ്പദമാക്കി ഇരിക്കു കയും, കർമങ്ങളെ ഉപേക്ഷിക്കുകയും ചെയ്തുകൂടേ?' തിരുമേനി പറഞ്ഞു: "നിങ്ങൾ്ര പവർത്തിച്ചുകൊള്ളുവിൻ. എല്ലാവരും അവരവർ എന്തിനായി സൃഷ്ടി ക്കപ്പെട്ടിരിക്കുന്നുവോ അതിലേക്ക് സൗകര്യം നൽകപ്പെടുന്നവരാകുന്നു. ഒരാൾ ഭാഗ്യവാൻമാരിൽ പെട്ടവനാണെങ്കിൽ, അവന് ഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യം നൽകപ്പെടും. ഒരാൾ ദുർഭാഗ്യവാൻമാരിൽ പെട്ടവനാണെങ്കിൽ, അവന് ദൗർഭാഗ്യത്തിന്റെ പ്രവർത്തനങ്ങൾക്കും സൗകര്യം നൽകപ്പെടും.' പിന്നീട് നബി ˜ എന്നീ വചനങ്ങൾ ഓതുകയും ചെയ്തു. (ബുഖാരി: മുസ്ലിം.)നബി ˜ തെളിവായി ഉദ്ധരിച്ച ഇൗ വചനങ്ങൾ സൂറത്തു ല്ലൈലിലുള്ളതാകുന്നു. അതിന്റെ സാരമിതാണ്: "ആർ, ദാനധർമം കൊടുക്കു കയും സൂക്ഷിക്കുകയും, ഏറ്റവും നല്ലതായുള്ളതിനെ സത്യമാക്കുകയും ചെയ്തുവോ അവന് ഏറ്റവും സൗകര്യമുള്ളതിലേക്ക് നാം സൗകര്യം ചെയ്തുകൊടുത്തേക്കും. ആർ, പിശുക്ക് കാണിക്കുകയും, ധന്യത നടിക്കുക യും, ഏറ്റവും നല്ലതായുള്ളതിനെ കളവാക്കുകയും ചെയ്തുവോ അവന് ഏറ്റവും ഞെരുക്കമായതിലേക്ക് നാം സൗകര്യം ചെയ്തേക്കുന്നതുമാകുന്നു.' (ഏ റ്റവും നല്ലത്) തൗഹീദ് മുതലായവയും, (ഏറ്റവും സൗകര്യമായത്) സ്വർഗം മുതലായവയും, (ഏറ്റവും ഞെരുക്കമായത്) നരകവും അതോട് ബന്ധ പ്പെട്ടതുമാകുന്നു. (4) റസൂൽ ˜ പ്രസ്താവിച്ചതായി ഇബ്നു അ∫ാസ് (റ)ൽനിന്ന് നിവേ ദനം വന്നിട്ടുള്ള ഒരു ഹദീഥ് ഇപ്രകാരമാകുന്നു: "അറിയുക: അല്ലാഹു നിന്റെ പേരിൽ കാര്യംകൊണ്ട് നിനക്ക് ഉപകാരം ചെയ്യാൻ വേണ്ടി സമുദായം മുഴുവൻ ഒരുമിച്ചു ചേർന്നാലും നിനക്ക് ഉപകാരം ചെയ്തേക്കുകയില്ല. നിന്റെമേൽ അവൻ രേഖപ്പെടു ത്തിയിട്ടില്ലാത്ത ഒരു കാര്യംകൊണ്ട് നിനക്ക് ഉപദ്രവം ചെയ്യാൻ അവർ ഒത്തൊ രുമിച്ചാലും അവർ നിനക്ക് ഉപദ്രവം ചെയ്തേക്കുന്നതുമല്ല. പേനകൾ വറ്റിപ്പോ യിരിക്കുന്നു. ഏടു കൾ മടക്കിവെക്കപ്പെട്ടിരിക്കുന്നു.' (തിർമദീ) കാര്യങ്ങളുടെ യെല്ലാം തീരുമാനം കഴിഞ്ഞിരിക്കുന്നുവെന്ന് സാരം. (5) അബൂഹുറയ്റഃ (റ) പ്രസ്താവിക്കുന്നു: "ഞങ്ങൾ ക്വദറിന്റെ കാര്യ ത്തിൽ തർക്കിച്ചുകൊണ്ടിരിക്കെ നബി ˜ ഞങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് കോപിച്ചു. രണ്ട് കവിളിലും ഉറുമാൻ (മാതളം) പഴത്തിന്റെ കുരു കുത്തിപ്പിഴി ഞ്ഞതുപോലെ അവിടുത്തെ മുഖം ചുവപ്പുവർണമായി. എന്നിട്ട് പറഞ്ഞു: "ഇപ്ര കാരമാണോ നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്?! അതല്ലെങ്കിൽ ഇതുമായി ട്ടാണോ ഞാൻ നിങ്ങളിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്?! നിങ്ങളുടെ മുമ്പുള്ള വർ നാശമടഞ്ഞത് അവർ ഇക്കാര്യത്തിൽ ഭിന്നിച്ചപ്പോഴായിരുന്നു. ഞാൻ നിങ്ങ ളോട് തീർത്ത് പറയുന്നു: നിങ്ങൾ ഇൗ വിഷയത്തിൽ ഭിന്നിച്ചു പോകരുതെന്ന്!' (തിർമദീ; ഇബ്നുമാജഃ) (6) ബുഖാരിയും മുസ്ലിമും (റ) അടക്കം എല്ലാ പ്രധാന മുഹദ്ദിഥു കളും അവരുടെ ഹദീഥുഗ്രമ്ലങ്ങളിൽ പ്രസ്താവിച്ചതും, സുപ്രസിദ്ധമായി അറി യപ്പെട്ടതുമായ ഒരു സംഭവമത്രെ, ജിബ്രീൽ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു വന്ന് നബി ˜ യോട് പല കാര്യങ്ങളും ചോദിച്ചറിഞ്ഞ സംഭവം. മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നതെങ്ങിനെയെന്ന് സ്വഹാബികൾക്ക് മാതൃക കാട്ടുകയായി രുന്നു അതിന്റെ ഉദ്ദേശ്യം. ആറ് ഇൗമാൻ കാര്യങ്ങളും (പ്രധാന വിശ്വാസമൂല്യ ങ്ങളും) അഞ്ച് ഇസ്ലാം കാര്യങ്ങളും (പ്രധാന നിർബന്ധകർമങ്ങളും) അടക്കം പലതും അതിൽ നബി ˜ വിവരിച്ചിട്ടുണ്ട്. ഇൗമാൻ കാര്യങ്ങളെ സംബന്ധിച്ച് നബി ˜ കൊടുത്ത മറുപടി ഇതാണ്. (ഇൗമാൻ എന്നാൽ, അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രമ്ലങ്ങളിലും, അവന്റെ റസൂലുകളിലും, അന്ത്യദിന ത്തിലും നീ വിശ്വസിക്കലും, ക്വദ്റിലും അതായത് അതിലെ നന്മയിലും തിന്മ യിലും നീ വിശ്വസിക്കലും ആകുന്നു. (ബു; മു.) ഇൗ സംഭവത്തെ സംബന്ധിച്ച് ഹദീഥ് പല നിവേദന പരമ്പരകളിൽകൂ ടിയും മുസ്ലിം (റ) നിവേദനം ചെയ്തിരിക്കുന്നത് കാണാം. അവയിൽ ഒന്നാ മത്തെ നിവേദനത്തിൽ, ഇബ്നു ഉമർ (റ) ഇൗ ഹദീഥ് ഉദ്ധരിച്ച ഒരു സന്ദർഭം നിവേദകൻമാരിൽ ഒരാളായ, ( ) ഇങ്ങനെ വിവരി ക്കുന്നു: "ബസ്വറയിൽ ആദ്യം ക്വദ്റിനെപ്പറ്റി സംസാരം തുടങ്ങിയത് ജുഹനീ ( )യാണ്. ഞാനും ഹുമൈദും ( ) കൂടി ഹജ്ജിനോ ഉംറഃക്കോ വേണ്ടി (മക്കഃയിലേക്ക്) പോയി. സ്വഹാബിമാരിൽ ആരെയെങ്കിലും കണ്ടാൽ വിഷയത്തിൽ ഇവർ സംസാരിക്കാറുള്ളതിനെക്കുറിച്ച് ചോദിക്കാമെന്ന് ഞങ്ങൾ പറഞ്ഞു, അങ്ങനെ, (റ) പള്ളിയിലേക്ക് പ്രവേശിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങൾ അദ്ദേഹത്തെ ഇടവും വലവുമായിചെന്ന് പൊതിഞ്ഞു. ഞാൻ പറഞ്ഞു: "ഞങ്ങളുടെ അവിടെ ചിലരുണ്ട്; അവർക്ക് അറിയാം; അറിവിന്റെ കാര്യത്തിൽ അവർ ഗവേഷണം നടത്തുകയും ചെയ്യുന്നു. അവർ പറയുന്നു: ക്വദ്ർ എന്നൊന്നില്ലെന്നും, കാര്യങ്ങളെല്ലാം പുത്തനായുണ്ടാകുന്ന താണെന്നും' ഇബ്നു ഉമർ (റ) പറഞ്ഞു: "അവരുമായി കണ്ടാൽ താങ്കൾ പറ യണം; ഞാൻ അവരുമായും, അവർ ഞാനുമായും ബന്ധമില്ലാത്തവരാണെന്ന്. അല്ലാഹു തന്നെയാണ! ഉഹ്ദുമലയോളം സ്വർണമുണ്ടായിട്ടും അതൊക്കെ അവർ ധർമം ചെയ്താലും, അവർ ക്വദ്റിൽ വിശ്വസിക്കാത്തപക്ഷം, അല്ലാഹു അത് സ്വീകരിക്കുകയില്ല.' പിന്നീട് തന്റെ പിതാവ് ഉമർ (റ) പ്രസ്താവിച്ചതായി, ജിബ്രീൽ (അ) വന്ന് ചോദിച്ച പ്രസ്തുതസംഭവം അദ്ദേഹം വിവരിച്ചുതന്നു.' (അതിലെ ചില വാചകങ്ങളാണ് മുകളിൽ നാം വായിച്ചത്.) ഇൗ ഹദീഥിന്റെ വിവരണമദ്ധ്യെ മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവീ (റ) പ്രസ്താവിച്ചിട്ടുള്ള ചില കാര്യങ്ങൾ അറിയേണ്ടതാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം: "സത്യത്തിന്റെ പക്ഷക്കാർ ( ) ക്വദ്റിനെ സ്ഥാപിക്കുന്നവ രാണ്. അല്ലാഹു കാര്യങ്ങൾ പണ്ടേ നിർണയിച്ചിരിക്കുന്നു, ഇന്നപ്പോൾ ഇന്നത് സംഭവിക്കുമെന്ന് അവൻ അറിയുകയും ചെയ്യുന്നു. ആ നിശ്ചയപ്രകാരം അവ സംഭവിക്കുന്നു എന്നുള്ളതാണ് ക്വദ്ർ. "ക്വദരിയത്ത്' (എന്ന കക്ഷി) അതിനെ നിഷേധിക്കുന്നു. അല്ലാഹു മുമ്പ് ഒന്നും നിർണയിച്ചിട്ടില്ലെന്നും, മുൻകൂട്ടി അറി യുകയില്ലെന്നും, ഓരോന്നും സംഭവിക്കുമ്പോൾ മാത്രമേ അവൻ അറിയുകയു ള്ളൂവെന്നും അവർ ജല്പിക്കുന്നു. അല്ലാഹുവിന്റെ പേരിൽ കളവുപറയുകയാ ണവർ. അല്ലാഹു അതിൽനിന്നെല്ലാം എത്രയോ ഉന്നതനാകുന്നു. നിരർത്ഥവും ബാലിശവുമായ ഇൗ വാദക്കാരുടെ കാലം കഴിഞ്ഞുപോയി. അവരുടെ പിൻഗാ മികൾ ക്വദ്റിനെ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഗുണകരമായ കാര്യങ്ങൾ അല്ലാ ഹുവിൽനിന്നും, ദോഷകരമായ കാര്യങ്ങൾ പിശാചിൽനിന്നും മറ്റും ഉണ്ടാകു ന്നുവെന്നാണ് അവർ പറയുന്നത്. ഇങ്ങനെ, രണ്ട് സ്രഷ്ടാക്കളെ സ്ഥാപിക്കുന്ന തുകൊണ്ട് ഇവരെപ്പറ്റി ഇൗ സമുദായത്തിലെ "മജൂസി'കൾ (നന്മയുടെയും തിൻമ യുടെയും രണ്ട് പ്രത്യേക ദൈവങ്ങളിൽ വിശ്വസിക്കുന്നവർ) എന്ന് വിശേഷിപ്പി ക്കപ്പെടാറുണ്ട് സ്ലസ്ല. ഖത്ത്വാബീ ( ) പറയുന്നു: "അല്ലാഹു അവന്റെ വിധി നിർണയത്തിന്റെ പേരിൽ മനുഷ്യനെ നിർബന്ധിക്കുക (തീരെ അസ്വത സ്വഹാബികളുടെ കാലാവസാനത്തിന് മുമ്പുതന്നെ ക്വദ്റിന്റെ നിഷേധം സമുദായത്തിൽ തലപൊക്കിയെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. മുസ്ലിം രാജ്യം വികസിച്ചതോടുകൂടി, അനിസ്ലാമിക തത്വശാസ്ത്രങ്ങളു മായും വൈദേശിക സിദ്ധാന്തങ്ങളുമായും ചിരകാലം ഇഴുകിച്ചേർന്നിരുന്ന ആളുകൾ ഇസ്ലാമിലേക്ക് വന്നു. അവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് പല നൂതനാശയങ്ങളും മുസ്ലിംകളിൽ ഉഗ്ഗവിച്ചത്. എന്നാണ് "ക്വദ്വാക്വദ്റി'ന്റെ സാരമെന്ന് പലരും ധരിക്കാറുണ്ട്. അത് ശരിയല്ല. മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അല്ലാഹു മുമ്പേ അറിയുന്നതു കൊണ്ടും, നല്ലതോ ചീത്തയോ ആയ എല്ലാ കാര്യങ്ങളും അവൻ സൃഷ്ടിച്ചതും നിർണയിച്ചതുമാകകൊണ്ടുമാണ് ക്വദ്ർ ഉണ്ടായിത്തീരുന്നത്. "ക്വദ്ർ' എന്നാൽ "ക്വാദിറാ'യ (കഴിവുള്ളവനായ) അല്ലാഹുവിനാൽ നിർണയം ചെയ്യപ്പെടുന്ന വ്യവ സ്ഥയും, എന്നാൽ അത് നടപ്പിൽ വരുത്തുക എന്നുമാണുദ്ദേശ്യംസ്ലസ്ലസ്ലസ്ലസ്ല' ( ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ക്വലാനീ (റ)യുടെ ചില വാചകങ്ങൾ കൂടി ഇവിടെ ചുരുക്കി ഉദ്ധരിക്കാം: "ക്വദ്റിനെക്കുറിച്ച് മനിലാ ക്കുവാൻ "കിതാബും സുന്നത്തും' മാത്രമാണ് മാർഗം. യുക്തിക്കും അനുമാന ത്തിനും അതിൽ സ്ഥാനമില്ല. ആ മാർഗം ആർ തെറ്റിപ്പോയോ അവൻ പരിഭ്രമ ത്തിന്റെ സമുദ്രത്തിൽ വീഴും. അവർക്ക് കണ്ണിന് കുളിർമയോ, മനിന് സമാധാ നമോ ലഭിക്കയില്ല. കാരണം, ക്വദ്ർ എന്ന് പറയുന്നത് അല്ലാഹുവിന്റെ രഹസ്യ ങ്ങളിൽപെട്ട ഒന്നാണ്. ഒരു റസൂലിനും, മലക്കിനും അത് അറിയിച്ചുകൊടുക്കാതെ അവൻ മറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്വദ്റിൽ അടങ്ങിയ രഹസ്യം സ്വർഗ സ്ഥരായ ആളുകൾ അവിടെവെച്ച് ഗ്രഹിക്കുമെന്നല്ലാതെ, അതിന്മുമ്പായി അവർക്കും അത് വെളിപ്പെടുകയില്ലെന്ന് ചില മഹാൻമാർ പറഞ്ഞതായി ഇബ്നു ( ) പ്രസ്താവിക്കുന്നു. ള്ളട്ടക്കഠ പ്ലര (എല്ലാ വസ്തുവെയും നാം ഒരു "ക്വദ്ർ' അനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നു) എന്ന ക്വുർ ആൻ വാക്യം, നമ്മുടെ പ്രവൃത്തികളടക്കം എല്ലാറ്റിന്റെയും സ്രഷ്ടാവും, തോതു കണക്കാക്കിയവനുമാണ് അല്ലാഹു എന്നുള്ളതിന് സ്പഷ്ടമായ തെളിവാണ്. (അല്ലാഹു എല്ലാ വസ്തുവിന്റെയും സ്രഷ്ടാവാണ്) എന്നും, (നിങ്ങളെയും നിങ്ങൾ പ്രവർത്തിക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു) എന്നുമുള്ള ആയത്തുകളെക്കാൾ വ്യക്തമായ തെളിവാണ് ആ ആയത്ത്. അത് "ക്വദരിയ്യത്തി'ന്റെ കാര്യത്തിൽ അവതരിച്ചതാണെന്ന് മുൻഗാ മികളുടെയും, പിൻഗാമികളുടെയും നാവുകളിൽ പ്രസിദ്ധമാണ്. ക്വുറൈശിമുശ്രിക്കുകൾ നബി ˜ യോട് ക്വദ്റിന്റെ വിഷയത്തിൽ വിവാദം നടത്തിയ അവസരത്തിലാണ് ആ ആയത്ത് അവതരിച്ചതെന്ന് അബൂഹുറയ്റഃ (റ)യുടെ നിവേദനമായി അഹ്മദും മുസ്ലിമും (റ) ഉദ്ധരിച്ചിരിക്കുന്നു. ഇൗമാ നിന്റെ ഘടകങ്ങളിൽ ഒന്നാണ് ക്വദ്റിലെ വിശ്വാസമെന്ന് ജിബ്രീലിന്റെ ഹദീ ഥിലും മുമ്പ് പ്രസ്താവിച്ചുവല്ലോ. (ഏതൊരു വസ്തുവും തന്നെ, അതിന്റെ ഖജനാക്കൾ നമ്മുടെ അടു ക്കൽ ഇല്ലാത്തതായിട്ടില്ല. ഒരു നിശ്ചിതമായ അളവിലല്ലാതെ നാം അതിനെ ഇറ ക്കുന്നതുമല്ല) എന്ന വാക്യം അനുസരിച്ച് സർവ്വകാര്യങ്ങളും അല്ലാഹു കണക്കാക്കിയ പ്രകാരം നടക്കുന്നുവെന്നത്രെ "സലഫി'ന്റെ (സ്വഹാബത്ത്താബി ഉകൾ തുടങ്ങിയ മുൻഗാമികളുടെ) ഏകകണ്ഠമായ അഭിപ്രായം.' ( ) പ്രധാനകക്ഷികളെപ്പറ്റി പറയുന്ന കൂട്ടത്തിൽ മറ്റൊരിടത്ത് ഇമാം അസ്ക്വലാനീ (റ) ഇങ്ങനെ പറയുന്നു: സൃഷ്ടിക്കപ്പെട്ടതല്ല, ക്വദ്ർ യഥാർത്ഥത്തിൽ ഉള്ളതാണ്, ക്വിയാമത്തുനാളിൽ അല്ലാഹുവിനെ കാണു ന്നതാണ്, സുന്നത്തിലും അല്ലാഹുവിന്റെ വിശേഷണനാമങ്ങളായി പറയപ്പെട്ടിട്ടുള്ളത് ( ) അവന്റെ യഥാർത്ഥഗുണങ്ങൾ തന്നെയാണ്, (ശിർക്കും കുഫ്റുമല്ലാത്ത) മഹാപാപങ്ങൾ ചെയ്തതുകൊണ്ട് ഇൗമാനിൽനിന്ന് പുറത്തു പോകയില്ല എന്നൊക്കെ പറയുന്ന ആരും കക്ഷിയിൽ ഉൾപ്പെടുക യില്ലമറ്റ് വിഷയങ്ങളിൽ അവർ യോജിച്ചാലും ശരി.' ( 13 96 ക്ലഡ ) മഹാനായ ഇബ്നുക്വയ്യിം (റ) പറയുന്നു: "അല്ലാഹുവിന്റെ എല്ലാ മുർസ ലുകളും, അവതരിപ്പിക്കപ്പെട്ട എല്ലാ ദൈവിക ഗ്രമ്ലങ്ങളും യോജിച്ച വിഷയങ്ങ ളാണ് ക്വദ്റിന്റെ സ്ഥാപനവും, അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും, എല്ലാറ്റിന്റെയും സ്രഷ്ടാവാണെന്നും, എല്ലാറ്റിനെപ്പറ്റിയും അറിയുമെന്നും, എല്ലാ കാര്യവും അവൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും, അവൻ ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാകുകയും ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാകാതിരിക്കുകയും ചെയ്യു മെന്നും, അവന്റെ ഭരണത്തിൽ അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവനോട് ആരും അനുസരണക്കേട് ചെയ്യുമായിരുന്നില്ലെന്നും, അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമി യിലുള്ളവർ മുഴുവനും വിശ്വസിക്കുമായിരുന്നു എന്നും, അവനോട് അനുസര ണക്കേട് കാണിക്കുന്നവർക്ക് അവൻ നൽകാത്ത സഹായങ്ങൾ അവനെ അനു സരിക്കുന്നവർക്ക് അവൻ നൽകുമെന്നും, അവിശ്വാസത്തിന്റെ ആൾക്കാർക്ക് സാധിച്ചുകിട്ടാത്ത സാഹചര്യങ്ങൾ സത്യവിശ്വാസത്തിന്റെ ആൾക്കാർക്ക് അവൻ ഉണ്ടാക്കിക്കൊടുക്കുമെന്നും, അവനാണ് മുസ്ലിമിനെ മുസ്ലിമാക്കിയവനെന്നും അവൻ ഉദ്ദേശിക്കുന്നവരെ അവൻ സൻമാർഗത്തിലാക്കുമെന്നും, അവൻ ഉദ്ദേശി ക്കുന്നവരെ അവൻ വഴിപിഴവിലാക്കുമെന്നുമൊക്കെ. മൊത്തത്തിൽ പറഞ്ഞാൽ വസ്തുക്കളായോ, പ്രവർത്തനങ്ങളായോ ഉള്ള ഏതൊരു കാര്യവും അവന്റെ കഴി വിനും സൃഷ്ടിക്കും പുറത്തുപോകുന്നില്ല. അതുപോലെത്തന്നെ അവ അവന്റെ അറിവിനും ഉദ്ദേശ്യത്തിനും പുറത്തുപോകുന്നതുമല്ല. ഇതാണ് എല്ലാ മുർസലു കളുടെയും മതം സ്ലസ്ല' ( ) "ക്വദ്റി'നെ നിഷേധിക്കുന്നവരുടെ ന്യായങ്ങൾ എനി നമുക്ക് ക്വദ്റിന്റെ നിഷേധികളുടെ ചില ന്യായങ്ങളെക്കുറിച്ച് അൽപം ആലോചിക്കാം. അവരുടെ സ്വന്തം യുക്തിന്യായങ്ങൾക്ക് പുറമെ തങ്ങൾക്ക് ഏറ്റവും വലിയ തെളിവായി അവർ ഉദ്ധരിക്കാറുള്ളത് മൂന്ന് ക്വുർ ആൻ വചനങ്ങളാകുന്നു. ഇതാണവ:- (ബഹുദൈവവിശ്വാസികൾ) പറയുന്നു: "പരമകാരുണികൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന്. അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ മതിപ്പിട്ട് (ഊഹി ച്ച്) പറയുകയല്ലാതെ ചെയ്യു ന്നില്ല.' (സുഖ്റുഫ്: 20) 2. "ശിർക്ക് ചെയ്തവർ പറയുന്നു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ അവന് പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല, അവനെക്കൂടാതെ ഞങ്ങൾ യാതൊന്നിനെയും നിഷി ദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്. അപ്രകാരം അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു'. (നഹ്ൽ: 35.) 3. ശിർക്ക് ചെയ്തവർ പറഞ്ഞേക്കും: "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ ശിർക്ക് ചെയ്യുമായിരുന്നില്ല; ഞങ്ങൾ യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്. അപ്രകാരം അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അങ്ങനെ, അവർ നമ്മുടെ ശിക്ഷ അനുഭവിച്ചു. (നബിയേ) പറയുക: നിങ്ങളുടെ പക്കൽ വല്ല അറിവും ഉണ്ടോ? എന്നാലത് ഞങ്ങൾക്ക് പുറത്ത് കൊണ്ടുവന്ന് തരിക. നിങ്ങൾ ഊഹ ത്തെയല്ലാതെ പിൻപറ്റുന്നില്ല. നിങ്ങൾ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമി ല്ല'.(അൻ ആം: 148.) ഒരേ ആശയം അടങ്ങുന്ന ഇൗ മൂന്ന് വചനങ്ങളുടെയും താൽപര്യം ക്വദ്റിനെ നിഷേധിക്കുന്നവർ വിവരിക്കുന്നത് ഇപ്രകാരമാകുന്നു. "അല്ലാഹു ഉദ്ദേ ശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്കുകളൊന്നും ചെയ്യുകയോ, (ചില മൃഗങ്ങൾ മുതലായവയെ ഭക്ഷിക്കൽ) നിഷിദ്ധമാക്കുകയോ ചെയ്യുമായിരുന്നില്ല. അഥവാ ഞങ്ങളത് ചെയ്യാൻ അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് ഞങ്ങൾ അതെല്ലാം ചെയ്തുപോയത്. എന്നിരിക്കെ, ഞങ്ങൾ അതിൽ കുറ്റക്കാരല്ല എന്നൊക്കെയാണ് മുശ്രിക്കുകൾ പറഞ്ഞതിന്റെ സാരം. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം അല്ലാ ഹുവിന്റെ മുൻകൂട്ടിയുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് സംഭവിക്കുന്നതെന്ന അടി സ്ഥാനത്തിലാണ് മുശ്രിക്കുകൾ തങ്ങളുടെ പ്രവർത്തനങ്ങളെ ഇപ്രകാരം ന്യായീ കരിക്കുന്നത്. അല്ലാഹുവാകട്ടെ, അവർക്ക് അതിനെപ്പറ്റി യാതൊരു വിവരവുമി ല്ലെന്നും, അവർ ഊഹിച്ച് പറയുകയാണെന്നും പറഞ്ഞ് അവരുടെ ആ പ്രസ്താ വന നിഷേധിക്കുകയാണ് ചെയ്യുന്നത്. അതായത്, അവരുടെ ശിർക്ക് മുതലായ അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം ഉണ്ടായതല്ല. അവർ ഊഹിച്ച് കളവു പറയുകയാണ് എന്ന് സാരം. എല്ലാ കാര്യങ്ങളുംനല്ലതും ഉദ്ദേശ്യം അനുസരിച്ചാണ് സംഭവിക്കുന്നതെന്ന വാദം അല്ലാഹു ഇൗ വചനങ്ങൾ മു ഖേന തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതാണിവരുടെ വിവര ണത്തിന്റെ വ്യക്തമായ ഭാഷയിൽ വിവരിച്ച ദൈവിക സിദ്ധാന്തങ്ങൾക്കനുസരിച്ചായിരിക്കണം മറ്റ് വാക്യങ്ങളെ വ്യാഖ്യാനിക്കുന്നത്.' എന്ന മുഖവുരയോടുകൂടി ഇവരിൽ ചിലർ പറയുകയാണ്: "ദൈവികവിധി (ക്വദ്ർ)യുടെ കാര്യത്തിൽ മൗലിക സിദ്ധാന്തം എന്താണെന്ന് അറ ബികൾ (മുശ്രിക്കുകൾ)ക്ക് നൽകിയ ഇൗ മറുപടിയിൽ നിന്ന് വ്യക്തമായിക്കഴി ഞ്ഞു. ഇൗ മറുപടിക്ക് (തങ്ങൾ നൽകിയ) ഇൗ അർത്ഥമല്ലാതെ മറ്റൊന്നും കൽപ്പി ക്കുവാൻ നിവൃത്തിയില്ല. അതുകൊണ്ട് ഇൗ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി യേ, ഇൗ വിഷയത്തിലുളള മറ്റ് വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പാടു ള്ളൂ.' ഇവരുടെ ഇൗ മുഖവുരയിൽ പ്രസ്താവിച്ച അടിസ്ഥാന നിയമം ശരി അക്ഷരാർത്ഥത്തിൽ തന്നെനാമും സ്വീകരിക്കുന്നു. പക്ഷേ, കൂടുതൽ വ്യക്തമായ ഭാഷയിൽ വിവരിച്ച ആയത്തും, അത്രതന്നെ വ്യക്തമല്ലാത്ത ആയത്തുകളും ഇൗ വിഷയത്തിൽ ഏതാണെന്നും, മേലുദ്ധരിച്ച മൂന്ന് വചനങ്ങ ളുടെ താൽപര്യം ഇവർ പറയുന്ന പ്രകാരം തന്നെയാണോ എന്നും പരിശോധി ക്കേണ്ടതുണ്ടല്ലോ. മുകളിൽ കണ്ടതുപോലെയുള്ള അനേകം വചന ങ്ങളും, അവയുടെ വിശദീകരണമായി വന്ന പല ഹദീഥുകളും ക്വദ്റിലുള്ള വിശ്വാസം ഓരോ മുസ്ലിമിന്റെയും ഒഴിച്ചുകൂടാത്ത കടമയാണെന്നും, അതിൽ അവിശ്വസിക്കുന്നത് "ഇൗമാനി'നുതന്നെ ഹാനികരമാണെന്നും നാം കണ്ടുകഴി ഞ്ഞു. അല്ലാഹുവിന്റെ സാർവ്വത്രികമായ അറിവിനെയും കഴിവിനെയും പരിഗ ണിക്കുമ്പോൾ ആ വിശ്വാസം, ബുദ്ധിപരമായിത്തന്നെ അനിവാര്യമായതാണെന്നും വ്യക്തമാകുന്നു. അതുകൊണ്ട് കൂടുതൽ വ്യക്തമായ ഭാഷയിൽ അനേകം ക്വുർ ആൻ വാക്യങ്ങൾ മനിലാക്കിത്തരുകയും, നബി വാക്യങ്ങൾ അതിനെ പ്രാബല്യം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തത്വങ്ങളെ അടിസ്ഥാനമാക്കി ഇൗ മൂന്ന് വചനങ്ങൾക്കും അനുയോജ്യമായ വ്യാഖ്യാനം കണ്ടുപിടി ക്കുവാനേ നിവൃത്തിയുള്ളൂ. ആ വചനങ്ങളുടെ യഥാർത്ഥ താൽപര്യം ഇവർ സമർത്ഥിക്കുന്ന പ്രകാരമല്ലെന്നും, ക്വദ്റിനെ നിഷേധിക്കുകയെന്ന ഒരു മുൻവിധി മനിൽ വെച്ചുകൊണ്ട് ആ വിധി ന്യായീകരിക്കുവാനും, സാധാരണക്കാരെ ആശ യക്കുഴപ്പത്തിലാക്കുവാനും വേണ്ടി അവർ നൽകിയ അവരുടെതായ വ്യാഖ്യാനം മാത്രമാണ് അതെന്നും താഴെ വിവരിക്കുന്നതിൽനിന്ന് മനിലാക്കാം. ഏതായാലും തങ്ങൾ നൽകിയ ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലേ ഇൗ വിഷയത്തിൽവന്ന മറ്റ് വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പാടുള്ളൂ എന്ന് ഇവർ പറയുമ്പോൾ ഒരു വാസ്തവം ഇവരും സമ്മതിക്കുന്നതായി കാണാം. അതെ, തങ്ങളുടെ വാദക്കാർക്ക് -അഥവാ ക്വദ്റിന്റെ കുറെ വേറെ ഉണ്ടെന്ന് ഇവരും സമ്മതിക്കുന്നു. വലിയ ഭാഗ്യം തന്നെ. ആ സ്ഥിതിക്ക് കൂടുതൽ സ്പഷ്ടമായ വാക്യങ്ങൾ മറ്റ് ചില താണെന്ന് കണ്ടാൽ അതിന്റെ അടിസ്ഥാനത്തിൽ ഇൗ വാക്യങ്ങളെ വ്യാഖ്യാനി ക്കുകയാണ് യുക്തമെന്ന് കൂടി ഇവർ സമ്മതിക്കാതിരിക്കുവാൻ ന്യായമില്ല. താഴെ പറയുന്ന സംഗതികൾ ശ്രദ്ധിക്കുക:- 1) ഇവരുടെ വ്യാഖ്യാനവും വാദവും ശരിയാവണമെങ്കിൽ, ആ അറബി മുശ്രിക്കുകൾ ക്വദ്റിൽ വിശ്വസിച്ചിരുന്നുവെന്നും, ആ വിശ്വാസംവെച്ചുകൊണ്ടാണ് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന്റെ പേരിൽ അവർ ശിർക്കും മറ്റും ന്യായീകരിച്ച തെന്നും തെളിയണമല്ലോ. അതിന് തെളിവില്ലെങ്കിൽചുരുങ്ങിയപക്ഷംമറിച്ചു തെളിവില്ലാതിരിക്കുകയെങ്കിലും വേണം. എന്നാൽ, വാസ്തവം എന്താണെന്നോ? ക്വദ്റിന്റെ കാര്യത്തിൽ മുശ്രിക്കുകൾ നബി ˜ യോട് തർക്കം നടത്തിയ അവസ രത്തിലാണ് (എല്ലാ വസ്തുക്കളെയും നാം ഒരു ക്വദ്ർ അനുസ രിച്ച് സൃഷ്ടിച്ചിരിക്കുന്നു) എന്ന വചനം അവതരിച്ചതെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ വന്നിട്ടുള്ളത് നാം മുകളിൽ വായിച്ചുവല്ലോ. മുസ്ലിം (റ) മാത്രമല്ല, തിർമദീ, ഇബ്നുമാജഃ (റ) മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ( ) അപ്പോൾ, അല്ലാഹു ഉദ്ദേശിച്ചതിന്റെ പേരിൽ തങ്ങളുടെ ശിർക്കിനെ മനഃപൂർവ്വം ന്യായീകരിക്കുകയല്ലനേരെമറിച്ച് ക്വദ്റിൽ വിശ്വസിക്കുന്ന നബി ˜ യെയും സത്യവിശ്വാസികളെയും അത് പ്രഖ്യാപിക്കുന്ന പരി ഹസിക്കുകയാണ് -വാസ്തവത്തിൽ മുശ്രിക്കുകൾ ചെയ്തിരിക്കുന്നത് എന്നോ മറ്റോ വെക്കാനേ നിവൃത്തിയുള്ളൂ. മുസ്ലിംകൾ ക്വദ്റിൽ വിശ്വസിച്ചിരുന്നത് മൂലം മക്കാമുശ്രിക്കുകൾ അവരെ പരിഹസിച്ചിരുന്നുവെന്ന് സൂ: യാസീൻ 47-ാം വച നത്തിൽ നിന്ന് മനിലാക്കാം. "നിങ്ങൾക്ക് അല്ലാഹു നൽകിയിട്ടുള്ളതിൽനിന്ന് നിങ്ങൾ ചിലവഴിക്കുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, ആ അവിശ്വസിച്ചവർ വിശ്വസിച്ചവരോട് പറയും: (അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഭക്ഷണം നൽകുമായിരുന്ന ഒരു കൂട്ടർക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ? നിങ്ങൾ വ്യക്തമായ വഴിപിഴവിലല്ലാതെ ഇല്ല). ഇതാണാവാക്യം. നിങ്ങളുടെ വിശ്വാസപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഭക്ഷണം നൽകുകയും, ഉദ്ദേശിക്കാത്തവർക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമല്ലോ. എന്നിരിക്കെ എന്തിനാണ് അവൻ ഉദ്ദേശിക്കാത്തവർക്ക് (സാധു ക്കൾക്ക്) ഞങ്ങൾ ഭക്ഷണം നൽകുന്നത്? ഇതാണ് അവർ ചോദിക്കുന്നതിന്റെ സാരം. സ്ലില (അവർക്ക് അതിനെപ്പറ്റി ഒരു അറിവും ഇല്ല) എന്നും മറ്റും മുശ്രിക്കുകളെപ്പറ്റി അല്ലാഹു ആക്ഷേപിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് വഴിയെ മനിലാക്കാം. (2) "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശിർക്ക് ചെയ്യുമായിരുന്നി ല്ല.' ( സ്ലില ) എന്ന് തുടങ്ങിയ മേൽകണ്ട വാക്യങ്ങൾ പറഞ്ഞത് മുശ്രിക്കു ആദ്യമേ ക്വദ്റിന്റെ നിഷേധം മനിൽവെച്ചുകൊണ്ടാണ് ആ ആയ ത്തുകൾക്ക് ഇവർ പ്രസ്തുത വ്യാഖ്യാനം നൽകുന്നതെന്നും, നേരെമറിച്ച് ആയ ത്തുകളുടെ വ്യക്തമായ ഉദ്ദേശ്യം അതാണെന്നുകണ്ട കാരണത്താൽ ഇവർ ക്വദ് റിനെ നിഷേധിക്കുവാൻ മുതിർന്നതല്ലെന്നും, ഇവരുടെ ചില പ്രസ്താവന കൾതന്നെ തെളിയിക്കുന്നുണ്ട്. നോക്കുക: മുശ്രിക്കുകളുടെ എന്നവാക്കിന് "ഉദ്ദേശിച്ചിരുന്നുവെങ്കിൽ' എന്ന ഭൂതകാലക്രി യയായും, അല്ലാഹുവിന്റെ വാചകത്തിൽ അതേ വാക്ക്വന്നപ്പോൾ അതിന് "ഉദ്ദേ ശിക്കുന്നപക്ഷം' എന്ന് വർത്തമാനക്രിയയായും ഇവർ അർത്ഥം നൽകുന്നു. ഇതൊരു സാരപ്പെട്ട വ്യത്യാസമായി ഒരു പക്ഷേ, സാധാരണക്കാർക്ക് തോന്നി യില്ലെന്ന് വരാം. എന്നാൽ, സ്ലില (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ ശിർക്ക് ചെയ്യുമായിരുന്നില്ല) എന്ന വാക്യത്തിന് ഇക്കൂട്ടർ നൽകുന്ന വ്യാഖ്യാനം കാണുമ്പോൾ, അവർ താൽപര്യപൂർവ്വം ചെയ്തിട്ടുള്ള തന്ത്രമാണ് അതെന്ന് ആർക്കും വ്യക്തമാകും. "അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, അവൻ മനു ഷ്യരെ ഒരേ മാർഗത്തിൽ നടക്കുവാൻ നിർബദ്ധരാക്കുമായിരുന്നു. അതായത്, അവർ ബഹുദൈവവിശ്വാസികളായിത്തീരുകയില്ലായിരുന്നു.' ഇതാണത്രെ അതിന്റെ ഉദ്ദേശ്യം! ബുദ്ധിയും മനാക്ഷിയും ഉള്ളവർ ചിന്തിക്കട്ടെ, എന്ന് മാത്രമേ നാം പറയുന്നുള്ളൂ. (4) സൂ: 148 -ാം ആയത്താണല്ലോ മുകളിൽ കണ്ട മൂന്ന് ആയത്തുകളിൽ മൂന്നാമത്തേത്. അതിനെത്തുടർന്നുള്ള 149 -ാമത്തെ ആയത്ത് ഇതാകുന്നു: (പറയുക: അപ്പോൾ, അല്ലാഹു വിന്നാണ് പ്രബലമായ എന്നാൽ അവൻ ഉദ്ദേശിച്ചിരു ന്നുവെങ്കിൽ നിങ്ങളെ മുഴുവനും അവൻ നേർമാർഗത്തിലാക്കുമായിരുന്നു.) എല്ലാ കളാകകൊണ്ടാണല്ലോ ആ ആയത്തുകൾ ക്വദ്റിനെ നിഷേധിക്കുന്നവയാണെന്ന് ഇക്കൂട്ടർ വാദിക്കുവാൻ കാരണമായത്. വായനക്കാർ മനിരുത്തണം. സൂ: അൻ ആമിൽതന്നെ അതിലെ 106, 107 വചനങ്ങളിൽ അല്ലാഹുവിന്റെ സ്വന്തം പ്രസ്താ വനയായിക്കൊണ്ട് അവർ പറഞ്ഞിരിക്കുന്നത് നോക്കുക: സ്ലിലിവ സ്ലില (മുശ്രിക്കുകളിൽനിന്ന് നീ തിരിഞ്ഞുക ളയുക. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ ശിർക്ക് ചെയ്യുമായിരുന്നില്ല. അവരുടെമേൽ നിന്നെ നാം സംരക്ഷകനാക്കിയിട്ടുമില്ല.) മുശ്രിക്കുകൾ തങ്ങളെ പ്പറ്റി പറഞ്ഞ അതേവാക്യം തന്നെ അവരെപ്പറ്റി അല്ലാഹുവും അതാ പറഞ്ഞിരി ക്കുന്നു. അപ്പോൾ, അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ ശിർക്ക് ചെയ്യുമായി രുന്നില്ല എന്ന അവരുടെ പ്രസ്താവന ശരിയല്ലാത്തതുകൊണ്ടാണോ അവരെ അല്ലാഹു ആക്ഷേപിച്ചത്? അല്ല. ആ പ്രസ്താവനമൂലം അവർ ലക്ഷ്യം വെച്ച മറ്റെന്തോ ഒന്നിനെപ്പറ്റിയാണ് അല്ലാഹു ആക്ഷേപിച്ചതെന്ന് സ്പഷ്ടമായല്ലോ. മുശ്രിക്കുകൾ പറഞ്ഞ ഒരു കാര്യം തെറ്റാണെങ്കിൽ, അതേ കാര്യം അതുപോ ലെത്തന്നെ മറ്റാരു പറഞ്ഞാലും തെറ്റായിരിക്കണമല്ലോ. നേർമാർഗത്തിലാക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല എന്നാണല്ലോ ഇൗ വചനത്തിലെ വ്യക്തമായ താൽപര്യം. ഇവിടെ മാത്രമല്ല, ഇത് മറ്റ് പലേടത്തും പറഞ്ഞിട്ടുള്ളതാണ്. എന്നുവെച്ചാൽ, മനുഷ്യസമുദായം മല ക്കുകളെപ്പോലെ പാപം ചെയ്യാത്ത പ്രകൃതക്കാരല്ല, സജ്ജനങ്ങളും ദുർജ്ജന ങ്ങളും അടങ്ങുന്ന സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത് എന്നർത്ഥം. ഇതിനെപ്പറ്റി അൽപം പരാമർശം താഴെ വരുന്നതാണ്. (ഇവിടങ്ങളി ലെല്ലാം "ഉദ്ദേശ്യം' എന്ന് പറഞ്ഞിരിക്കുന്നത് "മശിയ്യത്താ'കുന്ന ഉദ്ദേശ്യമാണെന്ന് ഓർമിക്കുന്നത് നന്നായിരിക്കും.) 148 -ാം വചനത്തിന് തങ്ങൾ നൽകിയ വിശദീകരണത്തിന് എതിരാണ് ഇൗ വചനം എന്ന് നിഷേധികൾ കണ്ടു. അതുകൊണ്ട് ഇൗ വചനത്തിലെ എന്ന വാക്കിന് വർത്തമാനക്രിയയുടെ അർത്ഥം കല്പിച്ച തിന് പുറമെ ഒരു "നിർബന്ധം' കൂടി ഇവർ അതിൽ കുത്തിച്ചെലുത്തുവാൻ നിർബ ന്ധിതരായിരിക്കുകയാണ്. അങ്ങനെ, അസ്ലിക്കഠൃൾിപ്പിമ എന്ന വാക്യത്തിന് "അവൻ ഉദ്ദേശിക്കുന്ന പക്ഷം നിർബന്ധപൂർവ്വം നിങ്ങളെല്ലാവരെയും സൻമാർഗത്തിലാ ക്കുമായിരുന്നു' എന്നൊരു പുതിയ അർത്ഥംകൂടി ഇവർക്ക് കൽപിക്കേണ്ടിവന്നി രിക്കയാണ്. എന്ന വാക്ക് പല സ്ഥലത്തും ഉപയോഗിച്ച് കാണാം. അവയിൽ തങ്ങൾക്ക് ദോഷകരമായിത്തോന്നുന്ന കൾക്കെല്ലാം ഇൗ "നിർബന്ധമോ, മറ്റേതെങ്കിലും ഒരു പുത്തൻ വ്യാഖ്യാനമോ നൽകുക ഇവർക്കൊരു പതിവായിത്തീർന്നിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. (അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ നേർമാർഗത്തിലാക്കുമായിരുന്നു) എന്ന തിന്റെ ഉദ്ദേശ്യം (നിങ്ങളെ നേർമാർഗത്തിലാക്കുവാൻ ഉദ്ദേശി ച്ചിരുന്നുവെങ്കിൽ നേർമാർഗത്തിലാക്കുമായിരുന്നു) എന്നല്ലാതെ (അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ നിർബന്ധപൂർവ്വം നേർമാർഗത്തി ലാക്കുമായിരുന്നു) എന്ന് അർത്ഥം വരുകയില്ലെന്ന് അറബിഭാഷയിൽ അൽപം പരിചയമുള്ളവർക്കെല്ലാം അറിയാം. അതിന്പുറമെ, നിർബന്ധപൂർവ്വം മാർഗ ദർശനം ചെയ്യുന്ന പ്രശ്നം തന്നെയില്ല. സ്ലിറ (മതത്തിൽ നിർബന്ധം ചെലു ത്തലില്ല) എന്ന് സൂ: അൽബക്വറഃയിൽ അല്ലാഹു പറയുകയും ചെയ്തിരിക്കു ന്നു. നിർബന്ധിതനായിട്ടില്ലാതെ, സ്വമനാലെ വിശ്വസിക്കുന്ന വിശ്വാസത്തിനേ ഇസ്ലാമിൽ സ്ഥാനമുള്ളൂവെന്ന് പറയേണ്ടതില്ല. കൂടാതെ:- (1) സൂറത്തുൽ ദാരിദ്യ്രത്തെ ഭയന്ന് സന്താനങ്ങളെ കൊലചെയ്തിരുന്ന അറബികളെപ്പറ്റി അല്ലാഹു പറയുന്നു: (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരത് ചെയ്യുമായിരുന്നില്ല. അതുകൊണ്ട് അവരെയും, അവർ കെട്ടിച്ചമക്കുന്ന തിനെയും നീ വിട്ടേക്കുക.) ഇൗ ആയത്തിൽ ഇവരുടെ ഇൗ "നിർബന്ധം' കുത്തി ച്ചെലുത്തിക്കാണുന്നില്ല. "അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവരത് ചെയ്യുമായിരു ന്നില്ല' എന്ന്മാത്രം പറഞ്ഞ് മതിയാക്കുകയാണ് ചെയ്തിരിക്കുന്നത്. കാരണം അല്ലാഹുവിനറിയാം. ഏതായാലും 107 -ാം ആയത്തിലേതുപോ ആയത്തിലെ ഇൗ വാക്യവും അല്ലാഹുവിന്റെ സ്വന്തം പ്രസ്താ വനയാകുന്നു. മറ്റാരുടെയും പ്രസ്താവന ഉദ്ധരിച്ചതല്ല. അപ്പോൾ അതിന്റെ സാരം "അവരത് ചെയ്യാതിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ അത് ചെയ്യുമായി രുന്നില്ല. പക്ഷേ, അല്ലാഹു അങ്ങനെ ഉദ്ദേശിച്ചിട്ടില്ല' എന്നായിരിക്കും. ഇത് ക്വദ്റിനെ നിഷേധിക്കുകയല്ലസ്ഥാപിക്കുകയാണ്ചെയ്യുന്നത്. ഇമാം മുസ്ലിം (റ) മുതലായവർ ഉദ്ധരിച്ച ഹദീഥും മറ്റും നോക്കുമ്പോൾ, മുശ്രിക്കുകൾ ക്വദ്റിനെ നിഷേധിക്കുന്നവരായിരുന്നുവെന്നതാണ് വാസ്തവമെ ന്നും, ആ നിലക്ക് അവരുടെ മേപ്പടി പ്രസ്താവനകൾ കേവലം പരിഹാസങ്ങളാ ണെന്നും നാം മുമ്പ് പറഞ്ഞു. എനി, മുശ്രിക്കുകൾ ക്വദ്റിൽ വിശ്വാസമുള്ളവരാ യിരുന്നുവെന്നുതന്നെ വിചാരിക്കുക: എന്നാലും, അവരുടെ ആ പ്രസ്താവനകൾ ആക്ഷേപാർഹമാണെന്ന് കാണാം. 1 -ാ മതായി, പ്രവാചകത്വത്തിന്റെയും, വേദ ഗ്രമ്ലത്തിന്റെയും നിഷേധമാണത്. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും സംഭവി ക്കുകയില്ല എന്നിരിക്കെ, ശിർക്കിനെയും മറ്റും വിരോധിച്ചുകൊണ്ട് പ്രവാച കൻമാരും വേദഗ്രമ്ലവും വരേണ്ടുന്ന ആവശ്യമെന്ത്? ഞങ്ങൾ ശിർക്ക് മുതലാ യവ ചെയ്യുന്നത് അവൻ ഉദ്ദേശിച്ചതുകൊണ്ടാണല്ലോ. എന്നിങ്ങനെയുള്ള ഒരു ന്യായവാദം അപ്പോൾ ആ പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്നു. ഇൗ വ്യാജ വാദം ആ മുശ്രിക്കുകളുടെ മാത്രം വാദമല്ല, അവരുടെ പൂർവ്വികൻമാരുടെയും വാദമാണ്. അതുകൊണ്ടാണ് (അവരുടെ മുമ്പുള്ളവരും അപ്രകാരം വ്യാജമാക്കിയിട്ടുണ്ട്) എന്നും (അവരുടെ മുമ്പു ള്ളവരും അപ്രകാരം ചെയ്തിരിക്കുന്നു) എന്നും അല്ലാഹു പറഞ്ഞതും. 2 -ാമതായി, അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമല്ലാതെ ഒന്നും സംഭവി ക്കുകയില്ലെന്നത് വാസ്തവമാണെങ്കിലും, അവർ ശിർക്ക് മുതലായത് ചെയ്യാൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് നിമിത്തമോ, അറിഞ്ഞതിനുശേഷമോ അല്ല അവർ അത് ചെയ്തത്. അവർ തങ്ങളുടെ സ്വന്തം ഇഷ്ടവും ഇച്ഛയും അനു സരിച്ച് മനഃപൂർവ്വം ശിർക്ക് മുതലായ കുറ്റങ്ങൾ ചെയ്തു. ചെയ്തുകഴിഞ്ഞശേഷം അവയെ ന്യായീകരിക്കുവാൻ വേണ്ടിമാത്രം അല്ലാഹുവിന്റെ ക്വദ്റിന്റെയും ഉദ്ദേ ശ്യത്തിന്റെയും മറപിടിക്കുകയും ചെയ്തുവെന്നേയുള്ളൂ. അഥവാ, അല്ലാഹുവിന്റെ ഉദ്ദേശ്യം എന്താണെന്നറിഞ്ഞ് പ്രവർത്തിച്ചിരിക്കുകയല്ലതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞശേഷം അത് അല്ലാഹു ഉദ്ദേശിച്ചതാണെന്ന് വാദിച്ച് ന്യായീകരിക്കുക യാണ് -ചെയ്യുന്നത്. അതുകൊണ്ടാണ് (അവർക്ക് അതിനെ ഈ നയം മുശ്രിക്കുകളിൽ മാത്രമല്ല കാണപ്പെടുക. മുസ്ലിംക ളിൽപോലും ചിലർ തങ്ങൾ ചെയ്ത തെറ്റുകുറ്റങ്ങളെ ക്വദ്റിന്റെ പേരിൽ ന്യായീകരിക്കുകയും, അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന്റെ മറവിൽ ഒളിച്ച് രക്ഷ പ്പെടുവാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ക്വദ്റിന്റെ വിശ്വാസം നന്മ ചെയ്യാൻ തട മോ, തിൻമ ചെയ്യാൻ പ്രോൽസാഹനമോ അല്ലെന്നും, ആയിക്കൂടാത്ത താണെന്നും പിറകെ വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമാണ് കാര്യങ്ങളെല്ലാം സംഭ വിക്കുന്നത് എന്നിരിക്കുമ്പോൾ, സംഭവിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ തൃപ്തിക്ക് വിധേയമായിരിക്കേണ്ടതല്ലേ?.അതുകൊണ്ട് തങ്ങളുടെ ശിർക്കും മറ്റും അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ച് സംഭവിച്ചതാണെന്നപോലെ, അവയെല്ലാം അവൻ തൃപ്തിപ്പെട്ട കാര്യങ്ങളുമായിരിക്കും. അവയെപ്പറ്റി കുറ്റപ്പെടുത്തുന്നതും വിരോധിക്കുന്നതും ന്യായമല്ല എന്നിപ്രകാരമുള്ള ഒരു ആരോപണവും ആ പ്രസ്താവനകളിൽ അന്തർഭവിച്ചിരിക്കുന്നു. (നിങ്ങൾ ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല; നിങ്ങൾ മതിപ്പിട്ട് പറയുകയല്ലാതെ ചെയ്യു ന്നുമില്ല.) എന്നീ വാക്യങ്ങൾ ആ ആരോപണത്തെ ഖണ്ഡിക്കുന്നു. നല്ലതും തീയ തുമായ ഏത്കാര്യവും സംഭവിക്കുന്നത് അല്ലാഹുവിന്റെ (മശിയ്യത്താകുന്ന) ഉദ്ദേശ്യം കൊണ്ടുതന്നെയാണെങ്കിലും, നല്ലതിനെ മാത്രമേ അവൻ തൃപ്തിപ്പെ ടുകയുള്ളൂവെന്നും, ചീത്തയെ അവൻ തൃപ്തിപ്പെടുകയില്ലെന്നും, ഉദ്ദേശ്യത്തി ന്റെയും തൃപ്തിയുടെയും പശ്ചാത്തലങ്ങൾ ഒന്നല്ലെന്നുമുള്ള വസ്തുതകൾ മനിലാക്കാത്തതാണ് ഇൗ ആരോപണത്തിന് കാരണം. (ഇത് സംബന്ധിച്ച് കൂടു തൽ വിവരം താഴെ കാണാം) മുശ്രിക്കുകളുടെ ആ പ്രസ്താവനകൾക്ക് അവരെ പ്രേരിപ്പിച്ചത് മേൽകണ്ട മൂന്നുകാരണങ്ങളിൽ ഏതായിരുന്നാലും ശരി അതിനെ ത്തുടർന്ന് അല്ലാഹു അവരെ ആക്ഷേപിച്ച വാക്യങ്ങളുടെ താൽപര്യം മനിലാ ക്കുവാൻ പ്രയാസമില്ല. ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, മനുഷ്യന്റെ എല്ലാ പ്രവൃ ത്തികളും അല്ലാഹു ഉദ്ദേശിച്ചതെങ്കിൽ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതിന് ക്വുർ ആനിൽ വിശ്വസിക്കുന്നവരെല്ലാം സമ്മതിക്കുവാൻ നിർബന്ധിതരാകുന്ന ഒരു തെളിവാണ് സൂറത്തുൽ കഹ്ഫിലെ 23, 24 വചനങ്ങൾ:- ന്നറജ പ്ലഥസ്ലമ (സാരം: ഒരു കാര്യത്തെക്കു റിച്ചും നാളെ ഞാനത് ചെയ്യുമെന്ന് നിശ്ചയമായും നീ ഉദ്ദേ ശിക്കുന്നതായാൽ എന്ന നിലക്കല്ലാതെ, നീ മറന്നുപോയാൽ നിന്റെ റ∫ിനെ നീ സ്മരിക്കുകയും ചെയ്യുക.) ഭാവിയിൽ താൻ ഒരു കാര്യം ചെയ്യുമെന്ന് പറയു മ്പോൾ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് കൂട്ടിച്ചേർത്ത് കൊണ്ടല്ലാതെ ഒരാളും പറയരുതെന്ന് അല്ലാഹു ഊന്നിപ്പറയുന്നു. ഒരു പക്ഷേ, മറന്നുപോയാൽ ഓർമ വരുമ്പോൾ ആ കുറവ് നികത്തേണമെന്നും ഉണർത്തുന്നു. അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ, മനുഷ്യന്റെ ഉദ്ദേശ്യംകൊണ്ടോ കഴിവുകൊണ്ടോ മാത്രം അവന് വല്ലതും പ്രവർത്തിക്കുവാൻ കഴിയുമെങ്കിൽ ഇൗ കൽപനക്ക് എന്താണ് ന്യായം?! ആലോചിച്ചുനോക്കുക. ക്വദ്റിനെ നിഷേധിക്കുകയും, ക്വദറിലുള്ള വിശ്വാസം പ്പറ്റി യാതൊരു അറിവും ഇല്ല) എന്നും, (നിങ്ങളുടെ പക്കൽ വല്ല അറിവും ഉണ്ടോ എന്നാലത് ഞങ്ങൾക്ക് വെളിക്കുകൊണ്ടുവന്ന് തരുവിൻ) എന്നും മറ്റും അല്ലാഹു പറഞ്ഞത്. ജൽപിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതൻ ഇൗ ആയ ത്തിന് ഇങ്ങനെ അർത്ഥം കൽപിച്ചു കാണാം: " ഞാൻ നാളെ അക്കാര്യം പ്രവർത്തി ക്കുമെന്ന് ഒരു വിഷയത്തെക്കുറിച്ചും നീ പറയരുത്. (നീ മനിലാക്കണം:) അല്ലാഹു ഉദ്ദേശിച്ചാലല് ലാതെ, (അത് നടക്കുകയില്ല).' അറി യാതെയോക്വദറിന്റെ തത്വം ഇവരും അംഗീകരിക്കുവാൻ നിർബന്ധിതരായിരി ക്കയാണ്. ചില യാഥാർത്ഥ്യങ്ങൾ സ്ഥലകാലവ്യത്യാസംകൂടാതെ, ചെറുപ്പവലുപ്പം കൂടാതെ, എല്ലാ ഓരോ വസ്തുവിനും ഓരോ കാര്യത്തിനും ഉപയോഗിക്കപ്പെടുന്ന ഒരു അറബിവാക്കാണ് എന്ന വാക്ക്. നിഘണ്ടുക്കളിൽ ഇതിന് (ഏതൊ ന്നിനെക്കുറിച്ച് അറിയുവാനും വർത്തമാനം പറയപ്പെടുവാനും ഉതകുന്നോ അത്) എന്നാണ് അർത്ഥം കാണിക്കുന്നത്. അപ്പോൾ (എല്ലാ എല്ലാ കാര്യങ്ങളും) എന്ന് പറയുമ്പോൾ അതിൽ ഉൾപ്പെടാത്ത ഒരു സാധനമോ, സംഭവമോ, കാര്യമോ, വസ്തുവോ, വസ്തുതയോ ഉണ്ടായിരിക്ക യില്ല, ഇത് ഓർമയിൽവെച്ചുകൊണ്ട് താഴെ കാണുന്ന വചനങ്ങൾ മനിരുത്തുക: (അല്ലാഹു എല്ലാ വസ്തുവിന്റെയും സ്രഷ്ടാവാ കുന്നു) ള്ളട്ടക്കഠ പ്ലര ൻപ്പചവ (അവൻ എല്ലാ വസ്തുവെയും സൃഷ്ടിക്കുകയും അതിന് ഒരു നിർണയംവ്യവസ്ഥനിർണയിക്കുകയും ചെയ്തിരിക്കുന്നു.) (അല്ലാഹു എല്ലാ വസ്തുവിനും ഒരു ക്വദ്ർ ഏർപ്പെടുത്തിയി ട്ടുണ്ട്.) (അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകു ന്നു.) (അവൻ അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നു.) (അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ള വനാകുന്നു.) ഇതിലൊന്നിൽനിന്നും മനുഷ്യനെയോ, അവന്റെ പ്രവർത്തനങ്ങ ളെയോ, ഉദ്ദേശ്യങ്ങളെയോ, നല്ലതിനെയോ, ചീത്തയെയോ, മറ്റുവല്ലതിനെയോ ഒഴിവാക്കുവാൻ ന്യായമെന്താണുള്ളത്?! ഒന്നുമില്ല. ഇൗ പ്രപഞ്ചത്തിനും അതുൾക്കൊള്ളുന്ന സകല ചരാചരങ്ങൾക്കും ബാധകമായ ഒരു പൊതുവ്യവസ്ഥയും സാർവ്വത്രികമായ നിയമവും അല്ലാഹു വിങ്കലുണ്ടെന്നുള്ളതിൽ ദൈവവിശ്വാസികളായ ആർക്കും തർക്കമുണ്ടാകയില്ല. എന്നാൽ, ആ വ്യവസ്ഥയും നിയമവും അനുസരിച്ച് ലോകകാര്യങ്ങൾ ഓരോന്നും സ്വയം നീങ്ങിക്കൊള്ളട്ടെ എന്നുവെച്ച് അല്ലാഹു ചുമ്മാ ഇരിക്കുകയാണെന്ന് വിശേഷബുദ്ധിയുള്ളവർക്ക് ഊഹിക്കുവാൻ കഴിയുമോ? അല്ലെങ്കിൽ ആ വ്യവ സ്ഥക്കും, അതിലെ കാര്യകാരണബന്ധങ്ങൾക്കും അനുസരിച്ച് നടക്കുന്നതെല്ലാം സ്വയമങ്ങ് നടക്കട്ടെ എന്നുവെച്ച് യിക്കൊണ്ട് കഴിയുകയുമായിരിക്കും അല്ലാഹു എന്ന് ആർക്കെങ്കിലും ഊഹി സാധിക്കുമോ?! ഒരിക്കലുമില്ല. അല്ലെങ്കിൽചിലർ ജൽപിക്കുന്നതുപോ ലെലോകകാര്യങ്ങളെമൊത്തമായിട്ടല്ലാതെ വിശദമായി അല്ലാഹു അറിയുകയി ല്ലെന്നോ, അതുമല്ലെങ്കിൽ ഓരോ സംഗതിയും സംഭവിക്കുമ്പോഴല്ലാതെ മുൻകൂട്ടി അവൻ അറിയുകയില്ലെന്നോ ഒരു യഥാർത്ഥ സത്യവിശ്വാസി വാദിക്കുമോ? മുസ്ലിമെന്ന് അഭിമാനിക്കുന്ന വല്ലവരും അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ, അവ രുടെ അല്ലാഹു നാമെല്ലാം വിശ്വസിക്കുന്ന അല്ലാഹുവോ, പ്രസ്താ വിക്കപ്പെട്ടുകാണുന്ന ആ അല്ലാഹുവോ ആയിരിക്കയില്ലെന്നേ അവരോട് നമുക്ക് പറയുവാനുള്ളൂ. അല്ലാഹു പറയുന്നു: 75 (ആകാശത്തിലും ഭൂമിയിലും മറഞ്ഞുകിടക്കുന്ന ഏതൊരു കാര്യവും വ്യക്തമായ ഒരു ഗ്രമ്ലത്തിൽ സൂ: നംല്.) എല്ലാ കാര്യവും അറിയുന്നവനാണ് അല്ലാഹു എന്ന് സമ്മതിക്കുന്നപ ക്ഷം, ആ അറിവിൽപെട്ട യാതൊന്നും ഇല്ലതാ സമയത്ത് ഇന്നിന്നപ്രകാരം ആയിരിക്കണം, അല്ലെങ്കിൽ ആയിരിക്ക രുത് എന്നിങ്ങനെ ഒരു ഉദ്ദേശ്യവും നിർണയവും അവന്നില്ലാതെ വരുമെന്ന് വിചാ രിക്കുവാൻ വല്ലവർക്കും സാധിക്കുമോ? യുക്തി അത് സമ്മതിക്കുമോ?! അതത് കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രം അതിന്റെ അളവും തോതും നിർണയിക്കു കയേ അവൻ പ്രത്യേക നിർണയങ്ങളൊന്നും മുൻകൂട്ടി അത് അവന്റെ സർവ്വജ്ഞത യെയും, സർവ്വശക്തിത്വത്തെയും ചോദ്യംചെയ്യലും, അവന്റെ സൃഷ്ടികളോട് അവനെ സമപ്പെടുത്തലും ആയിരിക്കും. (അവനെ പ്പോലെ ഒരു വസ്തുവും തന്നെയില്ല. അവൻ എല്ലാം കേൾക്കുന്നവനാണ്, കാണു ന്നവനാണ്.) ഒരു പൊതുവ്യവസ്ഥ ഏർപ്പെടുത്തി ചുമ്മാ ഇരിക്കുകയല്ല, എപ്പോഴും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചും നടത്തിയും കൊണ്ടിരിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. (അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യം നിയന്ത്രിച്ചുചട്ടവട്ടം ചെയ്തുകൊണ്ടിരിക്കുന്നു) (എല്ലാ ദിവസവും അവൻ ഓരോ കാര്യത്തിലാണ്) (ഏതൊരു വസ്തുവിന്റെയും ഖജനാക്കൾ നമ്മുടെ പക്കൽ ഇല്ലാതില്ല. അതിനെ ഒരു നിശ്ചിത അളവിലല്ലാതെ നാം ഇറക്കുന്നുമില്ല.) എന്നിങ്ങനെയുള്ള വചന ങ്ങളുടെ വ്യാപ്തിയിൽനിന്ന് മനുഷ്യനെയും, അവന്റെ ചെയ്തികളെയും മാത്രം ഒഴിവാക്കി നിറുത്തുവാൻ ന്യായമില്ലതന്നെ. (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു.) (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു.) (അവൻ ചെയ്യുന്നതിനെപ്പറ്റി അവൻ ചോദ്യം ചെയ്യപ്പെടു കയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.) പക്ഷേ, ഒരു അണു അളവിലും അനീതി അതിലൊന്നും അല്ലാഹു ചെയ്കയില്ല. (അല്ലാഹു ഒരു അണുതൂക്കവും അനീതി ചെയ്കയില്ല.) (നിന്റെ റ∫് ഒരാളോടും അനീതി ചെയ്കയില്ല) അപ്പോൾ, മനുഷ്യനെയും അവന്റെ അല്ലാഹുവിന്റെ നിയന്ത്രണത്തിൽനിന്ന് സ്വതന്ത്രമാക്കി ഒഴി ച്ചുനിറുത്തുവാനോ, മനുഷ്യന്റെ മേലുള്ള നിയന്ത്രണം അനീതിയാണെന്ന് വെക്കു വാനോ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് സാധിക്കുമോ? ഇല്ല. ഇല്ല. പ് രധാന സംശയം ക്വദ്റിനെ നിഷേധിക്കുന്ന വിഭാഗക്കാർ പൊതുജനമദ്ധ്യെ പ്രചരിപ്പി ക്കാറുള്ള ആശയക്കുഴപ്പങ്ങളും, തങ്ങളുടെ അഭിപ്രായങ്ങൾ സ്ഥാപിക്കുവാൻ സ്വീകരിക്കുന്ന ന്യായവാദങ്ങളും പലതാണ്. ചിലതെല്ലാം ഇൗ കുറിപ്പിൽ പല സന്ദർഭങ്ങളിലായി നാം സ്പർശിച്ചിട്ടുമുണ്ട്. അവയുടെയെല്ലാം അടിത്തട്ടിൽ സ്ഥിതി ചെയ്യുന്നതും, പൊതുജനങ്ങളെയും മതപ്രമാണങ്ങളിൽ പരിചയം കുറ ഞ്ഞവരെയും ആകർഷിക്കുവാൻ അവർ കൂടുതൽ ഉപയോഗപ്പെടുത്തുന്നതുമായ ഒരു സംശയം ഇതാണ്: "മനുഷ്യന്റെ നല്ലതും ചീത്തയുമായ പ്രവർത്തനങ്ങളട ക്കമുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചും, മുൻനിശ്ചയമ നുസരിച്ചും നടക്കുന്നതും, അവന്റെ സൃഷ്ടിയും ആണെങ്കിൽ അഥവാ മനുഷ്യന്റെ പ്രവർത്തനങ്ങൾ മനുഷ്യന്റെ ഇച്ഛയും ഉദ്ദേശ്യവും അനുസരിച്ചും അവന്റെ കഴി വുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെങ്കിൽപിന്നെ മനുഷ്യൻ ചെയ്യുന്ന തെറ്റുകു റ്റങ്ങൾക്ക് അവനെ അല്ലാഹു ശിക്ഷിക്കുന്നത് ന്യായമാകുമോ? അത് അനീതി യല്ലേ? യുക്തിക്ക് എതിരല്ലേ? മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് അവൻ ഉദ്ദേശി ക്കുന്ന പ്രകാരം അവൻ രൂപം നൽകുന്നത് നാം കാണുന്നു. മാത്രമല്ല, അതെല്ലാം മനുഷ്യന്റെ കർമങ്ങളായിക്കൊണ്ട് തന്നെയാണ് പ്രസ്താവിക്കുന്നതും. എന്നിരിക്കെ, മനുഷ്യകർമങ്ങൾ അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് അവന്റെ സൃഷ്ടിയായിക്കൊണ്ടുമാണ് ഉണ്ടാകുന്നതെന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ? ഇൗ ന്യായവാദത്തിൽനിന്നാണ് മറ്റുളള യുക്തിവാദങ്ങൾ ഉടലെടുക്കുന്നത.് അവയെ ന്യായീകരിക്കുന്ന പല ഉപവാദങ്ങളും, വ്യാഖ്യാനങ്ങളും, ദുർവ്യാഖ്യാ നങ്ങളും വേറെയും കാണും. അനേകം വാക്യങ്ങളിൽനിന്നും, ധാരാളം ഹദീഥുകളിൽനി ന്നും, സ്വഹാബികളും അടക്കമുള്ള ബഹുഭൂരിഭാഗം പണ്ഡിതൻമാ രുടെ പ്രസ്താവനകളിൽനിന്നും സംശയരഹിതമായി അറിയപ്പെട്ടതാണ് മനു ഷ്യന്റെ കർമങ്ങൾ അടക്കമുള്ള എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അറിവും, ഉദ്ദേശ്യവും അനുസരിച്ചു അവൻ സൃഷ്ടിക്കുന്നതാണ് എന്നത്. അല്ലാഹുവിന്റെ സാർവ്വത്രികമായ അറിവ്, അവന്റെ അപാരമായ കഴിവ് മുതലായ മഹൽഗുണ ങ്ങളെ കണക്കിലെടുക്കുമ്പോൾ മതദൃഷ്ട്യാ മാത്രമല്ല -ബുദ്ധിയുടെ അടിസ്ഥാ നത്തിൽ വിശ്വസിക്കുവാൻ നാം നിർബന്ധിതരുമാകുന്നു. എന്നിരി ക്കെ, ഇൗ സംശയത്തിന് മറുപടി കാണുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽപോ ലും, അല്ലാഹുവിന്റെ എത്രയോ സൃഷ്ടിരഹസ്യങ്ങൾ നമുക്ക് അറിയാൻ കഴി രഹസ്യവും നമുക്കറിയുകയില്ലെന്നുവെച്ച് സമാധാ നിക്കാവുന്നതേയുള്ളൂ. പ്രസ്താവിച്ചതുകൊണ്ട് മാത്രം നമ്മുടെ ബുദ്ധിക്കോ നിരീക്ഷണങ്ങൾക്കോ കണ്ടുപിടിക്കുവാൻ കഴിയാത്ത എത്രയോ യാഥാർത്ഥ്യങ്ങൾ നാം സമ്മതിക് കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ കടമയുമാണത്. എന്നിരുന്നാലും, സുസ്ഥാപിതമായ മതപ്രമാണങ്ങളെ ദുർവ്യാ ഖ്യാനം ചെയ്തിട്ടെങ്കിലും സ്വന്തം യുക്തിവാദങ്ങളെ ന്യായീകരിക്കണമെന്ന മർക്ക ടമുഷ്ടിയില്ലാത്ത സത്യാന്വേഷികൾക്ക് മന മാധാനത്തിനുള്ള പരിഹാരം ക്വുർ ആന്റെയും ഹദീഥിന്റെയും വെളിച്ചത്തിൽതന്നെ നമുക്ക് കണ്ടെത്താവുന്നതാണ് താനും. ഒരു കാര്യത്തിന്റെ ഒരു വശംമാത്രം ആലോചിച്ച് വിധികൽപിക്കുന്നത് ശരിയല്ല. അതിന്റെ മറുവശങ്ങളെക്കൂടി കണക്കിലെടുത്തുവേണം വിധികൽപി ക്കുവാൻ. ഐഹികകാര്യങ്ങളിൽ ബുദ്ധിക്കും യുക്തിക്കും നൽകുന്ന അതേ സ്ഥാനം ദൈവിക കാര്യങ്ങളിലും അതിന് നൽകുന്നത് ശരിയല്ല. ദൈവിക കാര്യ ങ്ങളിലും, പാരത്രിക കാര്യങ്ങളിലും ദൈവവാക്യങ്ങൾക്കും പ്രവാചക വാക്യ ങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടത്. ഇൗ സംഗതി ഇത്തരം വിഷയങ്ങളിൽ നാം സദാ ഓർമിച്ചിരിക്കേണ്ടതാണ്. ഓരോ വസ്തുവിനും അതതിന്റെതായ സൃഷ്ടിയും പ്രകൃതിവിശേഷ തയും അല്ലാഹു നൽകിയിട്ടുണ്ട്. അതാതിനുപയുക്തമായ മാർഗദർശനവും അവൻ നൽകിയിരിക്കുന്നു. ( ) അക്കൂട്ടത്തിൽ മനുഷ്യനും ചില പ്രത്യേകതകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിശേഷബുദ്ധി ( വിശേഷ ബുദ്ധി ഉപയോഗിച്ച് താൻ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നും, പല മുഖങ്ങളായ കാര്യങ്ങളിൽ ഏതാണ് താൻ സ്വീകരിക്കേണ്ടത് എന്നും തിര ഞ്ഞെടുക്കുവാനുള്ള അഭിപ്രായശക്തി ( )യും, അത് പ്രവർത്തനത്തിൽ വരു ത്തുവാനുള്ള കഴിവും ( ) അല്ലാഹു അവന് നൽകിയിരിക്കുന്നു. അവൻ തിര ഞ്ഞെടുത്ത കാര്യം അവൻ പ്രവർത്തനത്തിൽ വരുത്തുമ്പോൾ ആ കാര്യം അവന്റെ പ്രവൃത്തിയും അവന്റെ അദ്ധ്വാനവും ( ) ആയിരിക്കുന്നതുമാണ്. പക്ഷേ, ഇൗ അഭിപ്രായ സ്വാതന്ത്യ്രവും, പ്രവർത്തനകഴിവും തികച്ചും പരിപൂർണ മോ നിരുപാധികമോ അല്ല. ഒന്നാമതായി, അല്ലാഹു നിർണയിച്ചുകൊടുത്തിട്ടുള്ള ഒരു പരിധിക്കുള്ളിൽ അത് ഒതുങ്ങിനിൽക്കുന്നു. രണ്ടാമതായി, തിരഞ്ഞെടുപ്പിനും പ്രവർത്തനത്തിനുമുള്ള സാഹചര്യങ്ങൾ സുരക്ഷിതമായിരിക്കുകയും വേണം. സ്വർഗം, നരകം, ക്വിയാമത്തിലെ പല സംഭവങ്ങൾ, മലക്കുകൾ, അവരുടെ പ്രവർത്തനങ്ങൾ, പരലോകത്തുവെച്ച് അല്ലാഹുവിനെ കാണൽ തുടങ്ങിയ പലതും ഇതിന് ഉദാഹരണങ്ങളാണ്. യുക്തിവാദക്കാർക്ക് ഇവയി ലെല്ലാംതന്നെ യഥാർത്ഥത്തിൽ നിഷേധവും, ബാഹ്യത്തിൽ അവരുടെതായ ദുർവ്യാഖ്യാനങ്ങളുമാണുള്ളത്; അതിലൊന്ന് മാത്രമാണ് ക്വദ്റിന്റെ കാര്യ വും. ദൈവവിശ്വാസികളായ ആർക്കും സംശയം ഉണ്ടായിരിക്കയില്ല. മനുഷ്യൻ തിരഞ്ഞെടുത്തതും അവൻ ഉദ്ദേശിച്ചതുമായ കാര്യങ്ങളെല്ലാം പ്രയോഗത്തിൽ വന്നേക്കണമെന്നില്ല. ചിലത് പ്രയോഗത്തിൽ വരുത്തുവാൻ അവൻ സ്വയം തന്നെ ഉദ്ദേശിക്കായ്കകൊണ് ടും, മറ്റ് ചിലത് എന്തെങ്കിലും വിഘ്നം നേരി ട്ടത്കൊണ്ടും മുടങ്ങിപ്പോകുന്നു. എന്നാൽ പ്രയോഗത്തിൽവന്ന പ്രവർത്തനങ്ങ ളെല്ലാം ഫലത്തിൽ വരുന്നത് യഥാർത്ഥത്തിൽ മനുഷ്യന്റെ മാത്രം ഉദ്ദേശ്യം കൊണ്ടും പ്രവൃത്തികൊണ്ടുമാണോ? ഇതാണ് ചിന്തിക്കേണ്ടത്. ആദ്യമായി, അവൻ തിരഞ്ഞെടുത്ത -അഥവാ ഇച്ഛിച്ച -കാര്യം പ്രാവർത്തികമാക്കുവാനുള്ള ഉദ്ദേശ്യം (ഇതിനാണ് മശിയ്യത്ത് എന്ന് പറയുന്നത്) വേണം. ഇതാകട്ടെ, അല്ലാഹു ഉദ്ദേശിച്ചെങ്കിൽ മാത്രമേ സംജാതമാകുന്നുള്ളൂ. (ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയി ല്ല) ചില കാര്യങ്ങൾ ഇന്നപ്രകാരം വേണ്ടതുണ്ടെന്ന മനുഷ്യന്റെ മനാക്ഷി വിധി കൽപിക്കുന്നു. അത് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യാതൊരു തട വും നേരിട്ടതായി കാണുന്നുമില്ല. എന്നിട്ട്പോലും അത് ചെയ്യാൻ അവൻ മുമ്പോ ട്ടുവരുന്നില്ല. എത്രയോ ഉദാഹരണങ്ങൾ ഇതിന് കാണാം. കാരണം എന്താണ്? അല്ലാഹുവിന്റെ ഉദ്ദേശ്യം ഇല്ലാത്തതു തന്നെ, എനി, പ്രവർത്തിക്കുവാൻ ഉദ്ദേശിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി മനുഷ്യൻ എന്താണ് ചെയ്യുന്നത്? അവന്റെ അറി വിലും കഴിവിലും പെട്ട ഒരുക്കങ്ങൾ അവൻ ചെയ്യുന്നു. അപ്പോൾ മിക്കവാറും അത് ഫലത്തിൽ വരുന്നു. ചിലപ്പോൾ ഫലത്തിൽ വരാതെയും സംഭവിക്കുന്നു. ആ അറിവും കഴിവും അല്ലാഹുവിൽനിന്ന് സിദ്ധിച്ചതാണെന്നപോലെത്തന്നെ, അതിനുവേണ്ടി അവൻ വിനിയോഗിച്ച ഓരോ ഉപാധിയും സജ്ജമാക്കിയതും, അതിന്റെ ഉപയോഗക്രമം നിർണയിച്ചുകൊടുത്തതും, ഓരോന്നിന്റെയും ഫലം ഇന്നപ്രകാരമെന്ന് തിട്ടപ്പെടുത്തിയിരിക്കുന്നതുമെല്ലാം അല്ലാഹു തന്നെ. അതെ, (അല്ലാഹു നിങ്ങളെയും നിങ്ങൾ പ്രവർത്തിക്കുന്നതിനെയും സൃഷ്ടിച്ചിരിക്കുന്നു.) മനുഷ്യൻ നിലം ഉഴുത് കിളർത്തുന്നു, വെള്ളം നനക്കുന്നു, അതിൽ വിത്ത് വിതക്കുന്നു. ഇൗ മൂന്നിൽ ഓരോന്നിനുംവേണ്ടി അവൻ എത്രയെത്ര വസ്തു ക്കളെ ഏതെല്ലാം വിധേന ഉപയോഗിച്ചുവെന്ന് ആലോചിച്ചു നോക്കുക. കാര്യ കാരണ ബന്ധങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ നമ്മുടെ മുമ്പിൽ കാണാം. അതി രിക്കട്ടെ, ഒടുക്കം ധാന്യം മുളച്ച് വിളയുന്നു. അത് അവന്റെ അദ്ധ്വാനമാണെന്നും, പ്രവർത്തനഫലമാണെന്നും സമ്മതിക്കപ്പെടുന്നു. അതിന്റെ പേരിൽ ആ വിളവിന്റെ ഉടമസ്ഥതയും അവന് തന്നെ നൽകപ്പെടുന്നു. അവൻ വിത്തിട്ടെങ്കിലും വിത്ത് മുളപ്പിച്ചത് അവനല്ല; അവൻ വളമിട്ടെങ്കിലും വിളയിച്ചത് അവനല്ല; ഉഴുതെങ്കിലും ഭൂമി പിളർത്തതും കിളർത്തിയതും അവനല്ല; കാലികളെ വാങ്ങിയതും അവയെ കെട്ടി ഉഴുതതും തെളിച്ചുകൊണ്ടിരുന്നതും അവനെങ്കിലും അവയെ അതിന് ഉപ കരിക്കുമാറാക്കിയതും അവനല്ല അങ്ങനെ പലതും. ചുരുക്കത്തിൽ, അവൻ അതി നെല്ലാം ഒരു കാരണക്കാരനായി ഇടപെട്ടുവെന്ന്മാത്രം. അവൻ ഉഴുതപ്പോൾ നിലം വെള്ളം തിരിച്ചു വിട്ടപ്പോൾ മണ്ണുനനഞ്ഞു; കുറെ കഴിഞ്ഞപ്പോൾ വിത്ത് മുളച്ചു; അത് ക്രമേണ വിളഞ്ഞു. ഇതാണ് സംഭവിച്ചത്. ഇവ ഓരോന്നും യഥാ വിധി ഫലത്തിൽ വരുത്തി പ്രായോഗികരൂപം നൽകിയ അദൃശ്യഹസ്തം ഇവ യുടെയെല്ലാം പിന്നിൽ ഉണ് ടെന്ന് സമ്മതിക്കാതിരിക്കുവാൻ ഒരു നിഷ്പക്ഷബു ദ്ധിക്ക് കഴിയുമോ? ദൈവനിഷേധികൾപോലും വാസ്തവത്തിൽ ഇത് സമ്മതി ക്കുവാൻ നിർബന്ധിതരാണ്, അതെ, ലോകനിയന്താവായസർവ്വജ്ഞനും സർവ്വ സകല വസ്തുവിനും അതാതിന്റെ സൃഷ്ടി നൽകുന്ന സൃഷ്ടികർത്താവിന്റെ പ്രവർത്തനമാണത്. അവന്റെ സൃഷ്ടിയാണ ത്. പക്ഷേ, യുക്തിവാദങ്ങളാൽ ദൈവനിഷേധത്തിന് അടിമപ്പെട്ട് ഉൾക്കാഴ്ച നശിച്ചവർ ആ ശക്തിക്ക് "പ്രകൃതിവിശേഷത'യെന്നോ മറ്റോ പേര് നൽകി തൃപ്തി അടയുന്നു. ഇതൊരു ഉദാഹരണം മാത്രം. ഓരോ മനുഷ്യപ്ര വർത്തനത്തിന്റെ നിലയും ഇതുതന്നെ. ഇതിൽനിന്ന് നാം മനിലാക്കേണ്ടതെന്താണ്? മനുഷ്യന്റെ കർമങ്ങൾ നിരുപാധികമായിരിക്കത്തക്കവിധം അവൻ പരിപൂർണമായും സ്വതന്ത്രനോ ശക്തനോ അല്ല. അല്ലാഹുവിന്റെ ഇടപെടലുംകൂടി ഉണ്ടെങ്കിലേ അവ സാക്ഷാൽകൃതമാകുകയുള്ളൂ. തിരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്യ്രം ( ഏതെങ്കിലും ഒന്നിലുളള പ്രത്യേക താൽപര്യം ( എന്നിവക്ക് പുറമെ അതതിന് അല്ലാഹു നിശ്ചയിച്ച കാര്യകാരണ ബന്ധങ്ങളനുസരിച്ച് തനിക്ക് കഴി വുള്ളിടത്തോളം ഒരുക്കങ്ങൾ ചെയ്യുക, അഥവാ അതിനുവേണ്ടി യത്നിക്കുക ( ) ഇതെല്ലാം മനുഷ്യന്റെ വകയാണ്. ഇക്കാരണത്താൽ അവനിൽനിന്നു ണ്ടാകുന്ന എല്ലാ കർമങ്ങളും അവന്റേതായിത്തീരുന്നു. അതിന്റെ ഗുണദോഷഫ ലങ്ങൾക്ക് അവൻ ഉത്തരവാദിയും ആയിത്തീരുന്നു. അവന്റെ അഭിപ്രായവും താൽപര്യവും പ്രവർത്തനം മുഖേന പ്രായോ ഗികമാക്കുവാനുള്ള ഉദ്ദേശ്യം അവനിൽ സംജാതമാകുന്നത് അല്ലാഹു ഉദ്ദേശി ക്കുമ്പോൾ മാത്രമായിരിക്കും. അതിനുള്ള ഉപാധികൾ സജ്ജമാക്കുന്നതും, ഓരോ ന്നിന്റെയും ഫലങ്ങൾ കൂട്ടിയിണക്കി ഉദ്ദിഷ്ട കാര്യത്തിന് സാക്ഷാൽ പ്രായോഗി കരൂപം നൽകുന്നതും അല്ലാഹുവായിരിക്കും. ഇക്കാരണത്താൽമറ്റ് കാര്യ ങ്ങളെപ്പോലെതന്നെമനുഷ്യപ്രവർത്തനങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിധേയമാണ്. എല്ലാം അവൻ സൃഷ്ടി നൽകി രൂപപ്പെടുത്തുന്നതുമാണ്. യഥാർത്ഥത്തിൽ എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുതന്നെ. ( ) എങ്കിലും, ബാഹ്യത്തിലുള്ള കർത്താവും, താൽപര്യപൂർവ്വം വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്ത് യത്നിച്ചവനും എന്ന നിലക്ക് മനുഷ്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചിലപ്പോൾ അവന്റെ സൃഷ്ടി എന്ന് പറ യാറുണ്ട്. ഇൗസാ നബി (അ) കുരുവിയുടെ രൂപത്തിൽ കളിമണ്ണുകൊണ്ട് രൂപമു ണ്ടാക്കി ഊതുമ്പോൾ അത് അല്ലാഹുവിന്റെ അനുമതിപ്രകാരം പക്ഷിയായിത്തീ രുക എന്നൊരു ദൃഷ്ടാന്തം അല്ലാഹു അദ്ദേഹത്തിന് നൽകിയിരുന്നു. ഇതിനെ പ്രസ്താവിക്കുന്ന ഒരിടത്ത് (നീ പക്ഷി യുടെ ആകൃതിയിൽ കളിമണ്ണുകൊണ്ട് സൃഷ്ടിക്കുമ്പോൾ) എന്നാണ് പറഞ്ഞി രിക്കുന്നത്. കളവ് കെട്ടിയുണ്ടാക്കുന്നതിനെപ്പറ്റി (നിങ്ങൾ നുണ സൃഷ്ടിച്ചുണ്ടാക്കുന്നു) എന്നും പറഞ്ഞു കാണാം. ബാ ഹ്യത്തിൽ കാണു ന്നതിനെ ആലങ്കാരികമായിക്കൊണ്ടുള്ള ഒരു പ്രയോഗമാണിത്. മലയാളത്തിലും ഇങ്ങനെയുള്ള പ്രയോഗം സാധാരണമാണ്. (സ്രഷ്ടാക്കളിൽ ഏറ്റവും നല്ലവൻ) എന്ന് മറ്റും അല്ലാഹുവിനെക്കുറിച്ച് പറയുന്നതിന്റെ സാരം ഇതാണ്. സാക്ഷാൽ സൃഷ്ടി കർത്താവും, എല്ലാററിന്റെയും യഥാർത്ഥ സൃഷ്ടികർത്താവും അല്ലാഹു തന്നെ. ൾഴവ അശ്ശക്കഠ പ്ലര ൻറസ്ലച (അല്ലാഹു എല്ലാററിന്റെയും സ്രഷ്ടാവാകു ന്നു. അവൻ ഏകനും സർവ്വാധികാരിയുമത്രെ.) 3:ഞ്ചണസ്ലമ ഹ്മദ ൻറസ്ലച യ്യല പ്ലഴ (അല്ലാഹു അല്ലാതെ വല്ല സ്രഷ്ടാവുമുണ്ടോ?!) മനുഷ്യകർമങ്ങൾ അവന്റെ ഇച്ഛകൊണ്ടും പ്രവൃത്തികൊണ്ടും ഉണ്ടാ കുന്നു എന്നതോടൊപ്പംതന്നെ, അവ അല്ലാഹുവിന്റെ സൃഷ്ടിയുമാണെന്ന് കണ്ടു വല്ലോ. അപ്പോൾ, സൽക്കർമങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും, ദുഷ്ക്കർമങ്ങൾ മനുഷ്യന്റെ സ്വന്തം സൃഷ്ടിയാണെന്നും വേർതിരിക്കുവാൻ ന്യായമില്ല. അങ്ങനെ സങ്കൽപിക്കുന്നപക്ഷം, അത് "ഥനവിയ്യാ ( ) കക്ഷിയുടെ ദ്വിദൈവ സിദ്ധാന്തത്തിന്റെ ഒരു പകർപ്പുമാത്രമായിരിക്കും ( ) അല്ലാഹു പറയുന്നു ( അവർക്ക് വല്ല നന്മയും ബാധിക്കുന്ന പക്ഷം അവർ പറയും: ഇത് അല്ലാഹു വിന്റെ അടുക്കൽനിന്നുള്ളതാണ്. വല്ല തിന്മയും ബാധിക്കുന്ന പക്ഷം അവർ പറയും ഇതു നിന്റെ അടുക്കൽ നിന്നുള്ളതാണ്.(നബിയേ) പറയുക: എല്ലാം അല്ലാ ഹുവിന്റെ അടുക്ക ൽ നിന്നാണ്. എന്നാൽ , ഇൗ ജനതക്ക് എന്താണ്? അവർ ഒരു വർത്തമാനവും ഗ്രഹിക്കുമാറാകുന്നില്ലേ ല്ലാ.)നന്മയും തിന്മയും അല്ലാഹുവിന്റെ പക്കൽ നിന്നാണുണ്ടാകുന്നതെന്ന് ഇതിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. പ്രകാശത്തിന്റെ - നന്മയുടെസ്രഷ്ടാവും, അന്ധകാരത്തിന്റെതിന്മയുടെ സ്രഷ്ടാവും എന്നിങ്ങനെ രണ്ട് സ്രഷ്ടാക്കളുണ്ടെന്ന സിദ്ധാന്തമാണ് "ഥനവിയ്യത്ത്' ( ഊമഹശൊ പേർസ്യയിലെ അന്മിയാരാധകരായ "മജൂസി'കളെ ന്നറിയപ്പെടുന്ന ഇവരുമായുള്ള സമ്പർക്കത്തിൽനിന്നും, പേർഷ്യൻ സംസ്കാ രവും ചിന്താഗതിയും ഇറാക്വുകാരിൽ ചെലുത്തുന്ന സ്വാധീനത്തിൽനിന്നും ഉട ലെടുത്തതാണ് വാസ്തവത്തിൽ മുസ്ലിം സമുദായത്തിൽ ക്വദ്റിന്റെ നിഷേ ധം. മുകളിൽ വായിച്ച ഇബ്നു ഉമർ (റ)ന്റെ ഹദീഥിൽ നിന്നുതന്നെ ഇത് മനിലാക്കാമല്ലോ. ക്വദ്രിയ്യാ കക്ഷിയെപ്പറ്റി ഈ സമുദായത്തിലെ മജൂസികൾ എന്ന് പറയപ്പെ ടാറുള്ളതിന്റെ കാരണവും ഇതിൽനിന്നും മനിലാക്കാം. ഒരു വ്യത്യാസമുണ്ട്: നന്മ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്ര ഹവുമാണ്. തിന്മ മനുഷ്യന്റെ ഏതെങ്കിലും ദുഷ്ചെയ്തിയുടെ ഫലവുമായിരിക്കും. ഇൗ യാഥാർത്ഥ്യം ഇതിനെത്തുടർന്നുള്ള വചനത്തിൽതന്നെ അല്ലാഹു ചൂണ്ടിക്കാ ട്ടിയിരിക്കുന്നു. അതിങ്ങിനെയാണ്: (നിനക്ക് വല്ല നന്മയും ബാധിച്ചാലത് അല്ലാഹുവിൽ നിന്നായിരിക്കും. വല്ല തിന്മയും നിനക്ക് ബാധിച്ചാലത് നിന്നിൽ നിന്ന് തന്നെയായിരിക്കും. (4 : 79). മറ്റൊരു വചന ത്തിൽനിന്ന് ഇൗ വസ്തുത കൂടുതൽ വ്യക്തമായി മനിലാക്കാം. അല്ലാഹു പറ യുന്നു: (നിങ്ങൾക്ക് വല്ല ബാധയും ബാധിച്ചാലത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമാകുന്നു. പലതിനെക്കു റിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു. (42: 30) നന്മയെ മാത്രമേ അല്ലാഹു വോട് ചേർത്ത് പറയാവൂ എന്നും, തിന്മയെ അവനോട് ചേർത്ത് പറയുന്നത് അപമ ര്യാദയാണെന്നും പറയുന്നത് ഇത്കൊണ്ടാണ്. ഇതനുസരിച്ചാണ് നബി തിരുമേനി ˜ യിൽനിന്ന് കേട്ട് വിശ്വസിച്ച ജിന്നുകൾ അവരുടെ നീണ്ട പ്രസ്താവന യിൽ ഇങ്ങനെ പറഞ്ഞത്: ന്ധ യ്യസ്റ്റ ത്സ (ഭൂമിയിലു ള്ളവരെക്കൊണ്ട് വല്ല ദോഷവും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവോ, അതല്ല, അവരുടെ റ∫് അവരെക്കൊണ്ട് നേർവഴി ഉദ്ദേശിച്ചിരിക്കുന്നുവോ എന്ന് നമുക്കറിഞ്ഞുകൂടാ) ഗുണത്തെ മാത്രമേ ഇവിടെ അവർ അല്ലാഹുവിനോട് ചേർത്ത് പറഞ്ഞുള്ളൂ. ക്വദ്റിന്റെ നിഷേധികൾക്ക് തലവേദനയുണ്ടാക്കുന്നതാണല്ലോ ഇൗ ആയ ത്തുകൾ. അതിന് അവരുടെ ഒരു പണ്ഡിതൻ കണ്ടുപിടിച്ച പരിഹാരമാർഗം കാണുക. അദ്ദേഹം പറയുന്നു: "ഒരർത്ഥത്തിൽ നന്മയും തിന്മയും അല്ലാഹുവിന്റെ പക്കൽനിന്നാണെന്ന് പറയാമെങ്കിലും യഥാർത്ഥത്തിൽ ഇസ്ലാമിന്റെ തത്വം നന്മ മാത്രം അല്ലാഹുവിന്റെ പക്കൽനിന്നും, തിന്മ മനുഷ്യരിൽനിന്ന് മാത്രവുമാണ് ഉണ്ടാകുന്നത് എന്നാകുന്നു.' അല്പമൊന്ന് ആലോചിച്ച് നോക്കുക. തങ്ങൾക്ക് ബാധിക്കുന്ന തിന്മ നബി ˜ നിമിത്തമാണെന്ന് ആരോപിച്ച മുശ്രിക്കുകളോട് മറുപടി പറയുവാനുള്ള കല്പനയാണ് (പറയുക, എല്ലാം അല്ലാ ഹുവിന്റെ പക്കൽനിന്നാകുന്നു.) എന്നുള്ള വാക്യം, അതോടൊപ്പം "ഇൗ കൂട്ടർക്ക് എന്തായിപ്പോയി? അവർ ഒരു വർത്തമാനവും ഗ്രഹിക്കുമാറാകുന്നില്ലല്ലോ! ( ) എന്ന് അല്ലാഹു അവരെപ്പറ്റി ആക്ഷേപിക്കു കയും ചെയ്യുന്നു, ആദ്യത്തെ ആയത്തിലെ മൂന്ന് വാചകങ്ങളിലും (അടു ക്കൽ നിന്ന് അഥവാ പക്കൽ നിന്ന്) എന്ന് പ്രയോഗിച്ചതും തുടർന്നുള്ള ആയ ത്തിലെ രണ്ടു വാചകങ്ങളിലും (ഇൽനിന്ന്) എന്നുമാത്രം പ്രയോഗിച്ചിരിക്കു ന്നതും ശ്രദ്ധേയമാകുന്നു. ഇതൊന്നും കണക്കിലെടുക്കാതെ, ആദ്യത്തെ ആയ ത്തിൽ "ഒരു നിലക്കുള്ള മറുപടി' പറഞ്ഞതാണെന്നും, "യഥാർത്ഥ മറുപടി' രണ്ടാ മത്തെ ആയത്തിലുള്ളതാണെന്നും തട്ടിമൂളിച്ചത് ഇവർക്ക് യോജിക്കുന്നതായിരി ക്കാമെങ്കിലും, അത് തനി ബാലിശമായിപ്പോയി. രണ്ട് ആയത്തുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണല്ലോ ഇതിന്റെ അർത്ഥം. വാസ്തവത്തിൽ, ആദ്യത്തെ നന്മയും തിന്മയുമായ എല്ലാ ബാധയും അല്ലാഹുവിൽനിന്നുണ്ടാകു ന്നതും അവന്റെ സൃഷ്ടിയുമാണെന്ന് കുറിക്കുന്നു. രണ്ടാമത്തെ ആയത്ത് നന്മ യുടെ ഉഗ്ഗവവും കാരണവും അല്ലാഹുവിൽനിന്ന് തന്നെയാണെന്നും, എന്നാൽ തിന്മയാകുന്ന ബാധ മനുഷ്യനിൽനിന്ന് അവനാണി തിന്റെ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. എന്നല്ലാതെ, ആദ്യത്തെ ആയത്തിൽ പറഞ്ഞതിന് വിരുദ്ധമായി രണ്ടാമത്തെ ആയത്തിൽ തിന്മ മനുഷ്യന്റെ സൃഷ്ടിയാണെന്ന് സ്ഥാപിക്കുകയല്ല ചെയ്യുന്നത്. അല്ലാഹു ആരോടും അനീതി ചെയ്യുകയില്ലെന്ന് തീർച്ച യാണ്. അത് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. അപ്പോൾ, മനുഷ്യന് ബാധിക്കുന്ന ഏതൊരു തിന്മയും അവന്റെ സ്വന്തം കാരണം കൊണ്ടു ണ്ടാകുന്നതാകുവാനേ തരമുള്ളൂ. കടുത്ത മുനാഫിക്വ് (കപടവിശ്വാസി)കളുടെ പല ദുഷ്ചെയ്തികളും തുറന്നുകാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു: (അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താ തിരിക്കട്ടെ. അവമൂലം അവരെ ഇഹത്തിൽ വെച്ച് ശിക്ഷിക്കുവാനും, അവിശ്വാ സികളായുംകൊണ്ട് അവരുടെ ജീവൻ പോകുവാനും തന്നെയാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.) അവരെ അല്ലാഹു ശിക്ഷിക്കുവാനും, അവർ അവിശ്വാസികളാ യിത്തന്നെ പര്യവസാനിക്കുവാനും അല്ലാഹു ഉദ്ദേശിക്കുന്നുവെന്നും, അതിനുള്ള കാരണം പ്രസ്താവിച്ച അവരുടെ ദുഷ്ചെയ്തികളാണെന്നും വ്യക്തമാണല്ലോ. അതുപോലെത്തന്നെ, എത്ര ഉപദേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാ യിട്ടും സത്യത്തിലേക്ക് ചെവികൊടുക്കാത്ത ജൂതൻമാരെപ്പറ്റി (ഹൃദയങ്ങളെ ശുദ്ധിയാക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്ത കൂട്ടരാണവർ.) എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ ഗുണത്തെ മാത്രമല്ല, ദോഷത്തെയും അല്ലാഹു ഉദ്ദേശിക്കുമെന്നും, അവനിൽനി ന്നാണ് ദോഷം സംഭവിക്കുന്നതെന്നും, അതേ സമയത്ത് ദോഷത്തിനുള്ള കാര ണക്കാരൻ മനുഷ്യനാണെന്നും, ആ കാരണം മനുഷ്യനിൽനിന്നുണ്ടാകുമ്പോഴാണ് അല്ലാഹു ആ ദോഷം സൃഷ്ടിക്കുന്നതെന്നും മനിലായി. ഇമാം ഇസ്ഫറായീനീ (റ)യും ഒരു നേതാവായ അബ്ദുൽ ജ∫ാറും തമ്മിൽ കണ്ടുമുട്ടിയപ്പോൾ നടന്ന ഒരു ഫലിത സംഭാഷണത്തിൽനിന്ന് സന്ദർഭോചിതമായി ചില കാര്യങ്ങൾ മനിലാക്കുവാൻ ഉപകരിക്കുന്ന ഒരു ഭാഗം ഇവിടെ പകർത്തട്ടെ. അർത്ഥവത്തായ ഒരു സംഭാഷണം ജ∫ാർ: ദുഷ്പ്രവൃത്തികളിൽനിന്ന് പരിശുദ്ധനായ അല്ലാ ഹുവിനെ ഞാൻ വാഴ്ത്തുന്നു. ധ അല്ലാഹു നന്മയെ മാത്രമേ ഉദ്ദേശിക്കുകയും സൃഷ്ടിക്കുകയുമുള്ളൂ എന്നു സൂചന. പ ഇസ്ഫറായീനീ: തന്റെ ആധിപത്യത്തിൽ താൻ ഉദ്ദേശിച്ചതല്ലാതെ മറ്റൊന് നും സംഭവിക്കാത്ത അല്ലാഹുവിനെ ഞാൻ വാഴ്ത്തുന്നു ധ അല്ലാഹു ഉദ്ദേ ശിച്ചതെല്ലാം അവൻ നടപ്പിൽ വരുത്തുമെന്നും, അവൻ ഉദ്ദേശിക്കാത്തപക്ഷം നന്മ യാകട്ടെ, തിന്മയാകട്ടെ ഉണ്ടാകുകയില്ലെന്നും സൂചന പ അബ്ദുൽ ജ∫ാർ: താങ്കളുടെ റ∫ിനോട് അനുസരണക്കേട് കാണി ക്കുന്നത് അവൻ ഇഷ്ടപ്പെടുമോ? ധ അല്ലാഹു തിന്മയെ ഉദ്ദേശിക്കുമെങ്കിൽ, അവന്റെ കല്പനക്ക് വിപരീതം പ്രവർത്തിക്കുന്നതിനും അവൻ ഉദ്ദേശിച്ചേക്കുമെന്നും, അത വന് ഇഷ്ടമായിരിക്കുമെന്നും വരുമല്ലോ എന്ന് സൂചന. പ ഇസ്ഫറായീനീ: താങ്കളുടെ റ∫ിനോട് അനുസരണക്കേട് കാണിക്കു ന്നത് തടയുവാൻ കഴിയാതെ അവൻ നിർബന്ധത്തിന് വഴങ്ങിക്കൊണ്ട് അത് സഹിക്കുകയാണോ? ധ അനുസരണക്കേട് പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെമനുഷ്യന്റെ മാത്രം ഉദ്ദേശ്യവും ങ്കിൽ അല്ലാഹുവിന് തൃപ്തിയില്ലാത്ത അക്കാര്യം തടയുവാൻ കഴിയാതെ അവൻ ദുർ∫ലനായിരിക്കുമല്ലോ എന്ന് സാരം. പ അബ്ദുൽജ∫ാർ: ഇതുകണ്ടോ?! അല്ലാഹു എനിക്ക് സൻമാർഗം തട യുകയും, നാശത്തിന് വിധിക്കുകയും ചെയ്താൽ, അവൻ എന്നോട് ചെയ്യുന്നത് നന്മയോ തിന്മയോ? ധ എനിക്ക് അവൻ തിന്മ ഉദ്ദേശിക്കുമെങ്കിൽ അത് അനീതി യല്ലേ? എന്ന് സാരം. പ ഇസ്ഫറായീനീ: നിങ്ങൾക്ക് അർഹതപ്പെട്ട നിങ്ങളുടെ അവകാശമാണ് അവൻ മുടക്കിയതെങ്കിൽ അവൻ ചെയ്തത് തിന്മയാണ്. അവന് അർഹതപ്പെട്ട അവന്റെ അവകാശമാണ് അവൻ മുടക്കിയതെങ്കിൽ അത് തിന്മയല്ല. ഒരു ഉടമ സ്ഥൻ തന്റെ ഉടമസ്ഥതയിൽപെട്ട കാര്യത്തിൽ താൻ ഉദ്ദേശിക്കുന്നത് പ്രവർത്തി ക്കുന്നതാണ്. ധ അതിന് അവന് സ്വാതന്ത്യ്രമുണ്ട്. പ സംഭാഷണം ഇത്രയുമായപ്പോൾ അത് കേട്ടുകൊണ്ടിരുന്ന സദസ്യർ ഇപ്രകാരം പറഞ്ഞു: "എനി, ഇതിനപ്പുറം മറുപടിയില്ല' ( ) സൂ: 43ൽ അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധി പത്യം അല്ലാഹുവിന്നാണെന്ന് നീ അറിയുന്നില്ലേ?! അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കും; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കു ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.( ) ഇതേ ആശയമാണ് ഇസ്ഫറായീനീ (റ)യുടെ മറുപടിയിൽ ഉൾക്കൊള്ളുന്നത്. നന്മതിന്മകളെപ്പറ്റിയും ചിലത് അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില കാര്യ ങ്ങൾ നമ്മുടെ ദൃഷ്ടിയിൽ തിന്മയായി തോന്നുമെങ്കിലും വാസ്തവത്തിൽ അവ നന്മയായി കലാശിക്കുന്നതായിരിക്കാം. ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം ദോഷകരമായ ഒരു കാര്യം പൊതുവിൽ നന്മയുള്ളതുമായിരിക്കാം. ചിലപ്പോൾ ചെറിയൊരു ദോഷമായിരിക്കും വമ്പിച്ച മറ്റൊരു ദോഷത്തെ തടയുന്നത്. ഇൗ ജീവിതത്തിൽ തിന്മയോ ദോഷമോ ആയ ചില കാര്യങ്ങൾ പാരത്രിക ജീവിത ത്തിൽ വലിയ നന്മയും ഭാഗ്യവുമായിത്തീർന്നേക്കുകയും ചെയ്യും. ദോഷം കൊണ്ടും ഗുണംകൊണ്ടും നിങ്ങളെ നാം പരീക്ഷണം നടത്തും ( ) എന്ന് അല്ലാഹു പറഞ്ഞതിൽനിന്ന് ഇത് മനിലാ ക്കാം. ചുരുക്കത്തിൽ, നാം, ദോഷകരമായി കരുതുന്നതെല്ലാം യഥാർത്ഥത്തിൽ ദോഷകരമായിരിക്കയില്ല. (ഒരു കാര്യം നിങ്ങൾക്ക് വെറുപ്പായിരിക്കുകയും അത് നിങ്ങൾക്ക് ഗുണ മായിരിക്കുകയും ചെയ്തേക്കാം. ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടമായിരിക്കുകയും അത് നിങ്ങൾക്ക് ദോഷമായിരിക്കുകയും ചെയ്തേക്കാം. അല്ലാഹുവാണ് അറി യുക. നിങ്ങൾക്ക് അറിയുകയില്ല. (സൂ: അൽബക്വറഃ) ഇൗ വചനം വളരെ ശ്രദ്ധാർഹമാകുന്നു. ഇങ്ങനെയുള്ള വസ്തുതകളൊന്നും ആലോചിക്കാതെ, അല്ലാ ഹുവിന്റെ അധികാരാവകാശങ്ങളെയും, അവന്റെ പരമോൽകൃഷ്ടഗുണങ്ങളെയും അവഗണിച്ചുകൊണ്ട് മനുഷ്യനെ പൂർണ സ്വതന്ത്രനാക്കി ഉയർത്തുവാനുള്ള യുക്തിവാദങ്ങൾ യഥാർത്ഥത്തിൽ യുക്തിഹീനവും അനിസ്ലാമികവുമത്രെ. സർവ്വകാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമാ ണെങ്കിൽ, മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് അവനെ ശിക്ഷിക്കുന്നത് ന്യായമ ല്ലെന്നാണല്ലോ ക്വദറിന്റെ എതിരാളികളുടെ ഒരാക്ഷേപം. ഇവിടെ ചില സംഗതി കൾ ആലോചിക്കേണ്ടതായുണ്ട്. ഒരു പ്രവൃത്തി തിന്മയോ പാപമോ ആയിത്തീ രുന്നത് പ്രധാനമായും അതിന് പ്രേരകമായ കാരണത്തെയും, അതിൽ അതിന്റെ കർത്താവിനുള്ള താൽപര്യത്തെയും ആശ്രയിച്ചായിരിക്കും. ഉദാഹരണമായി, ഒരാ ളുടെ കൈക്ക് മറ്റൊരാൾ കൊല്ലപ്പെട്ടുവെന്ന് വിചാരിക്കുക. അതുകൊണ്ടുമാത്രം അയാൾ കൊലപ്പുള്ളിയായി ഗണിക്കപ്പെടുന്നതല്ല. അയാളെ കൊലപ്പെടുത്തുന്ന തിൽ അവന് താൽപര്യമുണ്ടായിരുന്നുവെന്നും, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യ ത്തോടുകൂടി കരുതിക്കൂട്ടി കൊലപ്പെടുത്തിയെന്നും വരുമ്പോഴേ അവൻ കൊല പ്പുളളിയും ശിക്ഷാർഹനും ആകുന്നുള്ളൂ. നേരെമറിച്ച് ഉദ്ദേശ്യപൂർവ്വമല്ലാതെയോ, ഉന്നംപിഴച്ചോ അബദ്ധത്തിൽ സംഭവിച്ചതാവാനും, അധികാരസ്ഥൻമാർക്ക് പിടി കിട്ടാതെ ജനങ്ങൾ ഗതിമുട്ടിക്കൊണ്ടിരിക്കുന്നവനുമായിരുന്നുവെങ്കിൽ അവന്റെ ആ കൃത്യം പ്രശംസനീയവും നല്ലതുമായിത്തീരുന്നു. അതുപോലെ ത്തന്നെ, നമസ്കാരം യഥാർത്ഥത്തിൽ ഒരു പുണ്യ കർമമാണല്ലോ. പക്ഷേ, അല്ലാ ഹുവിങ്കൽനിന്നുള്ള പ്രതിഫ ലമായിരിക്കണം അത് ചെയ്യുന്നവന്റെ താൽപര്യം. ആ ഉദ്ദേശ്യത്തിലായിരിക്കണം അത് നിർവ്വഹിക്കുന്നതും. അപ്പോഴേ അത് നമ സ്കരിച്ചവന്റെ പുണ്യകർമമാകുന്നുള്ളൂ. ജനപ്രശംസയിലുള്ള താൽപര്യംകൊണ്ടാ ണത് നിർവ്വഹിച്ചതെങ്കിൽ അത് പുണ്യകർമമല്ലെന്ന് മാത്രമല്ല പാപകർമവും കൂടി യായിരിക്കും. അപ്പോൾ, മനുഷ്യന്റെ താൽപര്യം, ഇച്ഛ, ലക്ഷ്യം, പരിശ്രമം എന്നിവ യൊക്കെയാണ് അവന്റെ പ്രവൃത്തികളെ വിലയിരുത്തുന്ന ഉപാധികൾ. അഥവാ, ഒരു മാനദണ്ഡവുമില്ലാത്ത ചില ആളുകളെ വഴിപിഴച്ചവരും, മറ്റുചിലരെ നേർമാർഗം പ്രാപിച്ചവരും ആക്കുകയല്ല അല്ലാഹു ചെയ്യുന്നത്. അല്ലാഹു പറ യുന്നു: (ക്ഷണികമായുള്ളതിനെ ആരെങ്കിലും ഉദ്യമിച്ചുകൊണ്ടിരിക്കുന്നതാ യാൽ, നാം നാം ഉദ്ദേശിക്കുന്നവന് -നാം ഉദ്ദേശിക്കുന്നത് അതിൽ നാം വേഗമാക്കിക്കൊടുക്കുന്നതാണ്. പിന്നീടവന് നാം നരകത്തെ ഏർപ്പെ ടുത്തിക്കൊടുക്കും. അതിലവൻ ആക്ഷേപിക്കപ്പെട്ടവനായും ആട്ടപ്പെട്ടവനായും കൊണ്ട് കടന്നെരിയുന്നതാണ്. ആരെങ്കിലും താൻ സത്യവിശ്വാസിയായിക്കൊണ്ട് പരലോകത്തെ ഉദ്ദേശിക്കുകയും, അതിന്വേണ്ടി അതിന്റേതായ പരിശ്രമം പരി ശ്രമിക്കുകയും ചെയ്താൽ അക്കൂട്ടരുടെ പരിശ്രമം നന്ദിചെയ്യപ്പെടുന്നതായിരി ക്കും. (സൂ: ഐഹികസുഖം തിരഞ്ഞെടുക്കുകയും, അതിൽ താൽപര്യം കാണിക്കുകയും ചെയ്യുന്നവർക്ക് അതിലേക്ക് വേണ്ടുന്നതായിരിക്കും അല്ലാഹു നൽകുക. പക്ഷേ, അവർ ആഗ്രഹിക്കുന്ന അളവിലല്ല, അല്ലാഹു ഉദ്ദേശിക്കുന്ന അളവിലായിരിക്കും. അതാകട്ടെ, അവൻ ഉദ്ദേശിച്ച ആളുകൾക്ക് മാത്രവുമായിരി ക്കും. മറിച്ച് പരലോക നന്മയിലാണ് ഒരാളുടെ താൽപര്യവും ലക്ഷ്യവുമെങ്കിൽ ആ ആഗ്രഹം അല്ലാഹു നന്ദിപൂർവ്വം സ്വീകരിച്ചു അതിന് വേണ്ടത് ചെയ്തുകൊ ടുക്കും. പക്ഷേ, അതിനാവശ്യമായ സത്യവിശ്വാസവും പരിശ്രമവും കൂടിവേണം. ആരൊക്കെയാണ് നല്ലതിനെ ആഗ്രഹിക്കുന്നവരെന്നും, ആരൊക്കെയാണ് ചീത്തയെ ആഗ്രഹിക്കുന്നവരെന്നും അല്ലാഹുവിനാണല്ലോ കൂടുതൽ അറിയു ക. (നിശ്ചയമായും നിന്റെ റ∫ുതന്നെയാണ് അവന്റെ മാർഗത്തിൽനിന്ന് വഴിപിഴച്ചുപോകുന്നവരെപ്പറ്റി ഏറ്റം അറിയുന്നവൻ. നേർമാർഗം പ്രാപിക്കുന്നവരെപ്പറ്റിയും അവൻ ഏറ്റം അറിയുന്ന വനത്രെ. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവർക്ക് അവർ ഉദ്ദേശിക്കുന്ന തോതി അല്ലാഹു ഉദ്ദേശിച്ച നൽകുന്നത് അല്ലാഹുതന്നെ. അതോടൊപ്പം അവർക്ക് നരകമാണ് ആധാരമെന്നും അല്ലാഹു പറഞ്ഞു. അതെ, ആ സുഖസൗകര്യങ്ങൾ നൽകിയത് അല്ലാഹു തന്നെയാണെങ്കിലും അതുമൂലം അവർ ശിക്ഷക്കും ആക്ഷേപത്തിനും പാത്രമാകുന്നു. കാരണം, അവൻ ഐഹി കസുഖത്തിന് പ്രാധാന്യം കൽപിച്ചതാണ്. അപ്പോൾ, അല്ലാഹുവിന്റെ ("മശി യ്യത്താ'കുന്ന) ഉദ്ദേശ്യപ്രകാരം അവൻ നൽകുന്നതിലെല്ലാം അവന്റെ പ്രീതിയും പൊരുത്തവും ഉണ്ടായിക്കൊള്ളണമെന്നില്ല. നേരെമറിച്ച് ചിലതിൽ അവന് വെറുപ്പും കോപവും ഉണ്ടാകാവുന്നതാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പര ലോകനന്മയെ ഉദ്ദേശിക്കുന്നവർക്ക് അതിനുവേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും അല്ലാഹുതന്നെ. എന്നാൽ അതിൽ അവന്റെ പ്രീതിയും പൊരു ത്തവുംകൂടി ഉണ്ടായിരിക്കും. അതുകൊണ്ടാണ് അവരുടെ പരിശ്രമത്തിന് നന്ദി ചെയ്യപ്പെടുമെന്ന് പറഞ്ഞിരിക്കുന്നതും. "അല്ലാഹു വഴിപിഴപ്പിച്ചു,' "അല്ലാഹു അന്ധൻമാരാക്കി' ( ) എന്നും മറ്റും ചിലരെപ്പറ്റി ഹദീഥിലും പ്രസ്താവിച്ചുകാണുന്നതിന്റെ താൽപര്യം, അവർ നേർമാർഗത്തിൽ ചരിച്ചുകൊ ണ്ടിരിക്കുമ്പോൾ അല്ലാഹു അവരെ അതിൽനിന്ന് മുടക്കി വഴിതെറ്റിച്ചു എന്നല്ല. നന്നായിത്തീരുകയില്ലെന്ന് അല്ലാഹുവിന് അറിയാവുന്നവരെക്കുറിച്ചായിരിക്കും അത്തരം പ്രസ്താവനകൾ. സത്യത്തെ സംബന്ധിച്ച് ബധിരൻമാരും ഊമകളും, ചിന്താശൂന്യരുമായ ആളുകളാണ് അല്ലാഹുവിങ്കൽ ജീവികളിൽവെച്ച് മോശപ്പെ ട്ടവർ എന്നു പറഞ്ഞുംകൊണ്ട് സൂ: അൻഫാ ലിൽ അല്ലാഹു ഇങ്ങനെ തുടരുന്നു: (അവരിൽ വല്ല ഗുണവും ഉള്ളതായി അല്ലാഹു അറിഞ്ഞിരുന്നു വെങ്കിൽ അവരെ അവൻ കേൾപ്പിക്കുമായിരുന്നു. അവരെ കേൾപ്പിച്ചിരുന്നാൽത ന്നെയും അവർ അവഗണിക്കുന്നവരായിക്കൊണ്ട് തിരിഞ്ഞുപോകുമായിരുന്നു.) കണ്ടും, കേട്ടും, ബുദ്ധികൊടുത്തും കാര്യം ഗ്രഹിക്കുമെന്നുള്ള പ്രതീക്ഷക്ക് വക യില്ലാത്തവണ്ണം ഹൃദയം ദുഷിച്ചവരെപ്പറ്റിയാണ് ഇൗ പറഞ്ഞതെന്ന് പറയേണ്ട തില്ല. സൂ: ജാഥിയഃയിലെ ഒരു വചനം കൂടി കാണുക: (യാതൊരുവനെ നീ കണ്ടുവോ? അവൻ തന്റെ ദേഹേച്ഛയെ തന്റെ ദൈവ മാക്കിയിരിക്കുന്നു! അറിഞ്ഞുംകൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാ ക്കുകയും, അവന്റെ കേൾവിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കാഴ്ചക്കുമേൽ ഒരു മൂടി ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എനി, അല്ലാ ഹുവിന് ശേഷം ആരാണവനെ നേർമാർഗത്തിലാക്കുക? അപ്പോൾ, നിങ്ങൾ ആലോചിക്കുന്നില്ലേ?!) സ്വർഗത്തിലും, രണ്ടാമൻ നരകത്തിലുമായിരിക്കും. മൂന്നാമത്തവന് ശിക്ഷയും പ്രതിഫലവുമില്ല. "എനിക്ക് പ്രായപൂർത്തി വന്ന് നിന്റെ കൽപ്പനയനുസരിച്ച് ഒന്നുകൂടി ഇഹത്തിലേക്ക് മടക്കിത്തന്നാൽ തങ്ങൾ മേലിൽ സത്യവി ശ്വാസികളായിക്കൊള്ളാമെന്ന് നരകത്തിൽ വെച്ച് കേണപേക്ഷിക്കുന്നവരെക്കു റിച്ച് അല്ലാഹു പറയുകയാണ്: ഏൾത്ഥള സ്ലമ്ല ഏവഛസ്ലഞ്ചറ ൾറവ (അവർ മടക്കപ്പെ ട്ടാലും അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവർ മടങ്ങുകതന്നെ ചെയ്യും. (അൻ ആം.)സൂ:ഹശ്റിൽ ഇങ്ങനെ പറയുന്നു: (യാതൊരു കൂട്ടരെപ്പോലെ നിങ്ങൾ ആകരുത്; അവർ അല്ലാഹുവിനെ മറന്നു. അതിനാൽ അവൻ അവർക്ക് അവരെത്തന്നെ മറപ്പിച്ചു.) സൂ: പറയുന്നു: (ഒരു ജനത തങ്ങളുടെ സ്വന്തം സ്ഥിതി വ്യത്യാസപ്പെടുത്തുന്നത്വരേക്കും സ്ഥിതി വ്യത്യാസപ്പെ ടുത്തുകയില്ല.) ഇത്രയും വിവരിച്ചതിൽനിന്ന് ഏത് തരക്കാരെയാണ് അല്ലാഹു വഴിപിഴവിലാക്കുന്നതെന്നും, ഹൃദയത്തിന് മുദ്ര കുത്തുന്നതെന്നും, എപ്പോഴാണ് അത് സംഭവിക്കുന്നതെന്നും, അതിന് കാരണമെന്താണെന്നും അധിക വിശദീക രണം കൂടാതെത്തന്നെ മനിലാക്കാമല്ലോ. നന്മയായത് മാത്രമേ അല്ലാഹു ഉദ്ദേശിക്കുകയും, സൃഷ്ടിക്കുകയും ചെയ്കയുള്ളൂ. അത് അവന്റെ മേൽ നിർബന്ധവുമാണ് എന്നത്രെ പക്ഷം. എന്നാൽ, വ്യക്തികളെ പ്രത്യക്ഷത്തിൽപലതും തിന്മയായി അനുഭവപ്പെട്ടേക്കാമെങ്കിലും മാത്രമേ അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായിരിക്കയുള്ളൂ. മനുഷ്യരിൽ സംഭവിക്കുന്ന തിന്മകൾക്ക് കാരണക്കാരൻ മനുഷ്യൻതന്നെയാണെങ്കിലും അതിന് സൃഷ്ടിരൂപം നൽകി പ്രയോഗത്തിൽ വരുത്തുന്നത് അല്ലാഹുതന്നെ. പക്ഷേ, നന്മമാത്രം സൃഷ്ടിക്ക ലും, തിന്മയൊന്നും സൃഷ്ടിക്കാതിരിക്കലും അല്ലാഹുവിന്റെ മേൽ നിർബന്ധമാ ണെന്നുള്ള വാദം അല്ലാഹുവിന്റെ അധികാരത്തെയും അവകാശത്തെയും ചോദ്യം ചെയ്യലും മനുഷ്യനെ സ്രഷ്ടാവാക്കലുമാകുന്നു. കക്ഷിയുടെ നേതാ വായ ( )യുടെ ശിഷ്യനായിരുന്ന ഇമാം അബുൽ ഹസനിൽ ( ) തന്റെ ഗുരുവര്യനെ വിട്ടേച്ച് പോകുവാനുണ്ടായ കാരണം അവർക്കിടയിൽ ഇൗ വിഷയത്തിൽ നടന്ന ഒരു ചോദ്യോത്തരമായിരുന്നു. ഇമാം ചോദിച്ചു: മൂന്ന് സഹോദരങ്ങൾ മരണപ്പെട്ടു. ഒരാൾ, അല്ലാഹുവിനെ അനുസരിച്ചവൻ, രണ്ടാമൻ അനുസരണക്കേട് കാണിച്ചവൻ, മൂന്നാ മൻ ചെറുപ്രായക്കാരൻ. ഇവരെപ്പറ്റി അങ്ങുന്ന് എന്തുപറയുന്നു? സ്വർഗം കിട്ടത്തക്കവണ്ണം എന്നെ ജീവിക്കുവാൻ വിടാതെ നീ എന്നെ ചെറുപ്പത്തിൽ തന്നെ മരണപ്പെടുത്തിയത് എന്തുകൊണ്ടാണ്?' എന്ന് മൂന്നാമൻ അല്ലാഹുവിനോട് ചോദിച്ചുവെങ്കിലോ? "നീ വലുതായാൽ പാപം ചെയ്ത് നരകത്തിൽ പോകേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, നീ ചെറുപ്പത്തിൽ മരണപ്പെടു ന്നതായിരുന്നു നിനക്ക് നന്മ' എന്ന് അല്ലാഹു ഉത്തരം പറയും. ശരി, അപ്പോൾ രണ്ടാമൻ ഇങ്ങനെ പറഞ്ഞുവെങ്കിലോ? "റേ∫, ഞാൻ നിന്റെ കൽപ്പനക്ക് വിപരീതം പ്രവർത്തിച്ചു നരകത്തിൽ പ്രവേശി ക്കുവാൻ ഇടവരാതെ എന്തുകൊണ്ട് എന്നെ ചെറുപ്പത്തിൽ നീ മരിപ്പിച്ചില്ല?: ഇതിന് അല്ലാഹു എന്ത് മറുപടി പറയും? മറുപടിയുണ്ടായില്ല. ഇതിനെത്തുടർന്ന് (റ) ഗുരുവിനെ വിട്ടേച്ചു പോയി. പിന്നീട് അദ്ദേഹം ക്രമേണ നേതാവായി ത്തീരുകയാണുണ്ടായത്. അല്ലാഹുവിന് മാത്രം അറിയാവുന്ന യുക്തിരഹസ്യങ്ങൾ ഇതെല്ലാമായിരുന്നാലും, ഉത്തരംകിട്ടാത്ത ചില സംശയങ്ങൾ ചിലരിൽ അവശേഷിക്കുവാൻ അവകാശമുണ്ട്. ഓരോ ആളെക്കുറിച്ചും അയാൾ നല്ലവനോ ചീത്തപ്പെട്ടവനോ എന്നും, ഭാഗ്യവാനോ ഭാഗ്യം കെട്ടവനോ എന്നും, അയാൾ അയാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രവർത്തിക്കുമെന്നും മറ്റുമുള്ള വിവരം അല്ലാഹുവിന് സൂക്ഷ്മമായി അറിയാമല്ലോ. എന്നിരിക്കെ, പിന്നെ എന്തിനാണ് മനുഷ്യൻ വിധിവിലക്കുകളാൽ ശാസിക്കപ്പെടുന്നത്? ദുഷ്കർമ്മികളായിത്തീരു മെന്നറിയാവുന്നവരെ സൃഷ്ടിക്കുന്നത് എന്തിനാണ്? മനുഷ്യൻ അവന്റെ ആഗ്ര ഹത്തിലും ഉദ്ദേശ്യത്തിലും പ്രവൃത്തിയിലുമെല്ലാം എത്രതന്നെ തെറ്റുകാരനായി രുന്നാലും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചും, അവൻ മനുഷ്യന് നൽകിയ കഴി വുകൊണ്ടുമാണല്ലോ മനുഷ്യന് തെറ്റുകുറ്റങ്ങൾ പ്രവർത്തിക്കുവാൻ കഴിയുന്ന ത്. എന്നിരിക്കെ, അവയുടെ കുറ്റവും ശിക്ഷയും മനുഷ്യന്റെ മേൽ ചുമത്താമോ? ഇത്യാദി സംശയങ്ങൾ ചിലർക്കെല്ലാം തോന്നിയേക്കാം. മതമൂല്യങ്ങളിൽ വിശ്വാസം കുറഞ്ഞവരിലായിരിക്കും ഇത് കൂടുതൽ കാണുക. അവരിൽനിന്ന് ചിലപ്പോൾ പ്രത്യക്ഷത്തിൽതന്നെ ഇത്തരം ചോദ്യങ്ങൾ കേൾക്കുകയും ചെയ്തേ യഥാർത്ഥത്തിൽ, ഇത്തരം വിഷയങ്ങൾ അല്ലാഹുവിന്ന് മാത്രം അറിയാ വുന്ന രഹസ്യങ്ങളത്രെ. (അ വരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതും അവൻ അറിയും. അവന്റെ അറി വിൽനിന്നും അവൻ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ യാതൊന്നിനെക്കുറിച്ചും വർക്ക് ശരിക്കറിയുകയുമില്ല. (അൽബക്വറഃ)വാസ്തവത്തിൽ ഇതിലെല്ലാം അട ങ്ങിയ രഹസ്യങ്ങൾ മനുഷ്യ ബുദ്ധിക്ക് ഇൗ ലോകത്തുവെച്ച് കണ്ടെത്തുവാൻ സാദ്ധ്യമല്ല തന്നെ. ഭൂമിയിൽ മനുഷ്യവർഗമാകുന്ന ഒരു ഖലീഫഃയെ ഏർപ്പെടുത്തുവാൻ പോകുന്ന വിവരം അല്ലാഹു മലക്കുകളോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു:- (അതിൽ കുഴപ്പമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ അതിൽ ആക്കുകയാണോ സ്ലസ്ലസ്ലസ്ലസ്ല..?!) ഇതിന് അല്ലാഹു നൽകിയ മറുപടി (നിശ്ചയമായും ഞാൻ, നിങ്ങൾക്കറിയാത്തത് അറിയുന്നു) എന്നായിരുന്നു. മനുഷ്യവർഗം കുഴപ്പമുണ്ടാ ക്കുകയും രക്തം ചിന്തുകയും ചെയ്യുകയില്ലെന്ന് അല്ലാഹു പറഞ്ഞില്ല, മലക്കു കൾ ചൂണ്ടിക്കാട്ടിയതുപോലെ, എക്കാലത്തും ഭൂമിയിൽ കുഴപ്പവും രക്തം ചിന്തലും നടമാടുന്നുമുണ്ട്. അപ്പോൾ, അല്ലാഹുവിന്റെ മറുപടിയുടെ സാരം, മനു ഷ്യരിൽ അങ്ങനെ ചില ദോഷവശങ്ങൾ ഉള്ളതോടുകൂടിത്തന്നെ, നിങ്ങൾക്ക് അറി യാൻ കഴിയാത്ത യുക്തിരഹസ്യങ്ങൾ മനുഷ്യരെ സൃഷ്ടിക്കുന്നതിൽ ഞാൻ കണ്ടുവെച്ചിട്ടുണ്ട് എന്നാണല്ലോ. ഇതര സൃഷ്ടികൾക്കില്ലാത്ത പല ഗുണങ്ങളും ശ്രേഷ്ഠതകളും മനുഷ്യനുള്ളതായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെ ങ്കിലും അതേ സമയത്ത് നന്ദികെട്ടവൻ ( ) അക്ഷമൻ ( ) അക്രമകാരി ( ) വിഡ്ഢി ( ) എന്നിങ്ങനെയുള്ള അവന്റെ ദോഷ പ്രകൃതിയും അത് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അപ്പോൾ മനുഷ്യവർഗത്തിൽ ഗുണം മാത്രമേയുള്ളൂ എന്ന നിലക്കല്ല അല്ലാഹു ആ വർഗത്തെ സൃഷ്ടിക്കുന്നത്. എല്ലാ മനുഷ്യനും ഒരേ തരത്തിലു ള്ളവരായിരിക്കുമെന്ന നിലക്കുമല്ല സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹുതന്നെ പറ യുന്നത് ഇങ്ങനെയാണ്: (നിന്റെ റ∫് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ മനുഷ്യരെ ഒരേ ഒരു സമു ദായമാക്കുമായിരുന്നു. അവർ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേ ഇരിക്കുംനിന്റെ റ∫് കരുണ ചെയ്തവർ ഒഴികെ. അതിനുവേണ്ടി തന്നെയാണ് അവരെ അവൻ സൃഷ്ടിച്ചതും. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും, ഞാൻ നിശ്ചയമായും നരകത്തെ നിറക്കും എന്ന് നിന്റെ റ∫ിന്റെ വാക്ക് പൂർത്തിയായിരിക്കുന്നു. (ഹൂ മനുഷ്യവർഗം നന്മയും തിന്മയും ഉൾക്കൊള്ളുന്ന വ്യത്യസ്ത നിലപാടുകാ രായ ഒരു വർഗമായിത്തീരുവാനാണ് അല്ലാഹു ആദ്യമേ ഉദ്ദേശിച്ചിട്ടുള്ളത്. അഥവാ മനുഷ്യന്റെ ജീവിതം ഒരു പരീക്ഷണമാണ്. വിജയിക്ക് സമ്മാനവും പരാജിതന് അപമാനവും ലഭിക്കുമാറുള്ള പരീക്ഷണം. അതുകൊണ്ടാണ് അവരെ അല്ലാഹു മലക്കുകളെപ്പോലുള്ള സമുദായമാക്കാതിരുന്നതും. അല്ലാഹു ചോദിക്കുന്നത് നോക്കുക: "എന്നാൽ വിശ്വസിച്ചവർക്ക് തീർച്ചയായി അറിഞ്ഞു കൂടേ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെ മുഴുവനും അവൻ നേർമാർഗ ത്തിലാക്കുമായിരുന്നുവെന്ന്?!') വീണ്ടും പറയുന്നു: നിന്റെ റ∫് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിൽ ഉള്ളവരെല്ലാം വിശ്വസിക്കുമായിരുന്നു.' ( ) എല്ലാവരും നേർമാർഗത്തിൽ മാത്രം ചരിക്കുമാറുള്ള ഒരു പ്രകൃതി മനു ഷ്യരിൽ എന്തുകൊണ്ട് അല്ലാഹു നൽകിയില്ല എന്ന ചോദ്യത്തിന് മനുഷ്യന് വകാശമേ ഇല്ല. അത് ധിക്കാരവും അതിർത്തിലംഘനവുമാണ്. മലക്കുകൾ പറ ഞ്ഞതുപോലെ നമുക്ക് പറയാം. (നീ മഹാ പരിശുദ്ധൻ! നീ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങൾക്ക് അറിവി ല്ല. നിശ്ചയമായും, നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും.) അവന്റെ അധികാരത്തിൽ അവന്റെ യുക്തിക്കനുസരിച്ച് എല്ലാ കാര്യവും അവൻ നടത്തും. ( ) ക്വദ്റിനെ സംബന്ധിച്ച് മേൽ സൂചിപ്പിച്ചതുപോലെയുള്ള സംശയങ്ങ ളുടെയും തോന്നലുകളുടെയും സ്ഥിതിയും ഇത് തന്നെ. ഉത്തരം മനുഷ്യന് അറിയുവാൻ മാത്രം അറിയാവുന്നകാര്യങ്ങളാണവ. ഉത്തരം കിട്ടാത്തതുകൊണ്ട് വല്ല പോരായ്മയോ പരാജയമോ നമുക്കില്ലതാനും. ഒരു പക്ഷേ, ഇൗ ഭൗതികമായ മറകൾ നമ്മിൽനിന്ന് നീങ്ങിക്ക ഴിയുമ്പോൾ ഇത്തരം രഹസ്യങ്ങളെക്കുറിച്ച് കുറെയെല്ലാം നമുക്ക് അറിയുവാൻ കഴിഞ്ഞെന്നുവരാം .ക്വദ്റിൽ അടങ്ങിയ രഹസ്യം പരലോകത്തുവെച്ച് അറി യുവാൻ കഴിഞ്ഞേക്കുമെന്ന് ചില മഹാൻമാർ പ്രസ്താവിച്ചത് നാം മുകളിൽ വായിച്ചുവല്ലോ. ചില വാക്യങ്ങളിൽനിന്നും ഏതാണ്ട് അങ്ങനെ ഊഹി ക്കുവാൻ കഴിയും. ക്വിയാമത്ത് നാളിൽ അക്രമകാരികളുടെ സ്ഥിതിഗതികൾ വിവ രിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (അവർ കണക്കാക്കിയിട്ടുണ്ടായിരുന്നില്ലാത്തത് അവർക്ക് അല്ലാഹുവിൽനിന്ന് വെളിവാ കുകയും ചെയ്യും.) പുനരുത്ഥാനദിവസം അവിശ്വാസികളോട് ഇപ്രകാരം പറയ പ്പെടും: ഏന്മഴ യ്യല ഗ്നപ്പത്തദ ന്ധ (തീർച്ചയായും ഇതിനെപ്പറ്റി നീ അശ്രദ്ധയിലായിരുന്നു. ഇപ്പോൾ നിന്നിൽനിന്ന് നിന്റെ മൂടി നാം നീക്കി. അതിനാൽ, ഇന്ന് നിന്റെ കാഴ്ച മൂർച്ചയേറിയതാണ്.) മറ്റൊരു സ്ഥലത്ത് പറയുന്നു: (അന്നത്തെ ദിവ അവരുടെ ന്യായമായ പ്രതിഫലം അല്ലാഹു അവർക്ക് നിറവേറ്റിക്കൊടു ക്കും. അല്ലാഹുതന്നെയാണ് ന്യായമായി നിലകൊള്ളുന്നവനെന്ന് അവൻ അറി യുകയും ചെയ്യും.) ഫരീദ്വജ്ദീ ഹുവിന്റെ സൃഷ്ടി സംഹാരങ്ങളിലും, ഭരണവ്യവസ്ഥകളിലും അടങ്ങിയ അനേകം യുക്തിരഹസ്യങ്ങളിൽ ഒന്നുമാത്രമാണ് "ക്വദ്വാക്വദ്റി'ന്റെ രഹസ്യവും. അതിനെ പ്പറ്റി ദൈവദൂതന്മാരായ നബിമാർക്കോ ശ്രേഷ്ഠരായ മലക്കുകൾക്കോ ആർക്കും തന്നെ അറിഞ്ഞുകൂടാ, അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ അത്. ഇതാണ് യഥാർത്ഥം. ( ) ക്വദ്റിന്റെ എല്ലാവശങ്ങളും അതിലട ങ്ങിയ രഹസ്യങ്ങളും യുക്തിന്യായങ്ങളും സസൂക്ഷ്മം മനിലാക്കുക പ്രയാ സമായത് കൊണ്ടും, അതിൽ മുഴുകുന്നപക്ഷം കരകാണാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നത് കൊണ്ടും തന്നെയാണ് ആ വിഷയത്തിൽ തർക്കിക്കു ന്നതും, വിവാദം നടത്തുന്നതും ഹദീഥിൽ വിരോധിക്കപ്പെട്ടുകാണുന്നത്. യുക്തിയുടെ പേരിൽ ബുദ്ധിക്കും യുക്തിക്കും വളരെ വിലകൽപിക്കുന്ന മതമത്രെ ഇസ്ലാം. ഇതിൽ ആർക്കും തർക്കമില്ല. പക്ഷേ, മനുഷ്യബുദ്ധി പരിപൂർണമോ, എല്ലാ വർക്കും തുല്യമായി നൽകപ്പെട്ടിട്ടുള്ളതോ അല്ല. ഓരോരുത്തരുടെ ബുദ്ധിയിൽ തോന്നുന്നതും, ഓരോരുത്തരും യുക്തമായിക്കാണുന്നതും ഇസ്ലാം അംഗീക രിച്ചതായിരിക്കുമെന്നോ, അതിനെതിരായി ഇസ്ലാമിക പ്രമാണങ്ങളിൽ ഒന്നും ഉണ്ടായിക്കൂടാ എന്നോ ഇല്ല. മതസിദ്ധാന്തങ്ങളിൽ, വേദഗ്രമ്ലങ്ങളുടെയും, പ്രവാ ചകൻമാരുടെയും പ്രസ്താവനകൾക്കാണ് മുൻഗണനയുള്ളത്. അവയെ അടി സ്ഥാനമാക്കി ചിന്തിക്കുവാനും, അതത് സിദ്ധാന്തങ്ങളിലടങ്ങിയ യുക്തിതത്വങ്ങൾ കഴിയുന്നത്ര മനിലാക്കുവാനും, അങ്ങനെ വിശ്വാസവും പ്രവർത്തനവും നന്നാ ക്കിത്തീർക്കുവാനുമാണ് സത്യവിശ്വാസികൾ ശ്രമിക്കേണ്ടത്. അതവരുടെ കടമ യുമാകുന്നു. മറിച്ച് അവയുടെ സാധുതയും, സാധ്യതയും ചോദ്യംചെയ്യാനും ബുദ്ധിയുടെ വിധിക്ക് വിട്ടുകൊടുക്കുവാനും മുതിരുകയല്ല വേണ്ടത്. ഇത് വിശ്വാ സക്കുറവിൽനിന്നും ഉടലെടുക്കുന്ന ധിക്കാരമത്രെ. കാര്യങ്ങൾ ഗ്രഹിക്കുവാൻ മനുഷ്യന് ബാഹ്യേന്ദ്രിയങ്ങൾ നൽകിയിട്ടുള്ളതുപോലെ, അല്ലാഹു അവന് നൽകിയ ആന്തരേന്ദ്രിയമാണ് വിശേഷബുദ്ധി. ആ ബുദ്ധിക്ക് യോജിച്ചതും നല്ല തായി തോന്നുന്നതുമാണ് യുക്തി എന്ന് പറയുന്നത്. ഒരാളുടെ ബുദ്ധിശക്തി, അറിവ്, വിശ്വാസം, പരിചയം, വീക്ഷണം, വികാരം മുതലായവയുടെ തോതനു സരിച്ചും, അയാളുടെ ആശയം, താൽപര്യം, പരിതസ്ഥിതികൾ എന്നിവയുടെ നിലയനുസരിച്ചും അവന്റെ യുക്തിവിചാരങ്ങളിൽ മാറ്റമുണ്ടായിരിക്കും. അത് കൊ ണ്ടാണ് ഒരാൾക്ക് യുക്തമെന്ന് തോന്നിയത് മറ്റൊരാൾക്ക് പലപ്പോഴും യുക്ത തോന്നാത്തതും, ഒരു ജനതക്ക് യുക്തമായി തോന്നിയിരുന്ന ഒരു കാര്യം മറ്റൊരു ജനത യുക്തിഹീനമായി ഗണിച്ചുവരുന്നതും. ചിന്താശീലരായ ബുദ്ധിമ തികളും പണ്ഡിതരുമായ ആളുകൾക്കിടയിൽ ശാസ്ത്രീയ തത്വസിദ്ധാന്തങ്ങ ളിൽപോലും ഭിന്നാഭിപ്രായം കാണുന്നതും ഇതുകൊണ്ടുതന്നെയാണ്. അറിഞ്ഞിടത്തോളമുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കുവാനേ മനുഷ്യന്റെ ബുദ്ധിക്ക് കഴിയുകയുള്ളൂ. മനുഷ്യന്റെ അറിവാണെങ്കിൽ പരിമിതവും അറിവിൽനിന്നും നിങ്ങൾക്ക് അൽപമല്ലാതെ നൽക പ്പെട്ടിട്ടില്ല.) മറഞ്ഞകാര്യം അറിയുവാനാകട്ടെ, മനുഷ്യന് കഴിവേയില്ല, (പറയുക: ആകാശങ്ങളിലും ഭൂമി യിലുമുള്ളവർ അദൃശ്യവിവരം മനുഷ്യന്റെ ഭൗതിക ജീവിതത്തിന് ആവശ്യമായ മാർഗങ്ങൾ കണ്ടുപിടിക്കുവാനും നടപ്പിൽ വരുത്തുവാനുമുള്ള അറിവ് പൊതുവിൽ അല്ലാഹു അവന് കൊടുത്തിട്ടുണ്ട്. എന്നാൽ, അവന്റെ ഭാവിജീവിതത്തിനാവശ്യമായ (മതപരമായ) നടപടിക്രമങ്ങ ളുടെ കാര്യം അവനെ ഏൽപിക്കാതെ, അല്ലാഹു അവന്റെ വേദഗ്രമ്ലങ്ങൾ മുഖേ നയും പ്രവാചകന്മാർ മുഖേനയും അക്കാര്യം നിർവ്വഹിക്കുകയാണ് ചെയ്യുന്നത്. ആകയാൽ, മതകാര്യങ്ങളിൽ വേദഗ്രമ്ലവും പ്രവാചകനും പ്രഖ്യാപിക്കുന്ന ഏതൊരു വിഷയത്തിലും മനുഷ്യന് മനുഷ്യന്റേതായ മറ്റൊരഭിപ്രായത്തിന് സ്ഥാന മില്ല. (ഒരു സത്യവിശ്വാസിയായ പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാൽ തങ്ങളുടെ കാര്യത്തെ സംബന്ധിച്ചു (മ റ്റൊരു) അഭിപ്രായം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല.) ബുദ്ധിയും മതപ്രമാണവും തമ്മിൽ എതിരായാൽ ബുദ്ധിക്ക് മുൻഗണന നൽകണം എന്ന് ഒരു പൊതുചട്ടം പറയപ്പെടാറുണ്ട്. പ്രഥമവീക്ഷണത്തിൽ ശരിയാണെന്ന് തോന്നുന്നതും, യുക്തിവാദക്കാർക്ക് ക്വുർ ആനെക്കാൾ ആവേശകരമായി തോന്നുന്നതുമായ ഇൗ ചട്ടത്തിന്റെ സാക്ഷാൽ അവതാരകന്മാർ, തർക്കശാസ്ത്രത്തിൽക്കൂടി മതസിദ്ധാന്തങ്ങളെ വിലയിരുത്തി വരുന്ന തൽപരകക്ഷികളാകുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇമാം ഇബ്നു തൈമിയ്യഃ (റ) (ബുദ്ധിയും പ്രമാണവും) എന്ന പേരിൽ ഒരു ഗ്രമ്ലം തന്നെ രചിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ക്വയ്യിമും (റ) ഇതേ ആവശ്യത്തി നായി വളരെ താളുകൾ ഉപയോഗിച്ചിരിക്കുന്നു. ഇരുപത്തഞ്ച് കാരണങ്ങൾ സയു ക്തികം നിരത്തിവെച്ചുകൊണ്ട് ('ജഹമിയ്യത്ത്,' ത്ത്വിലത്ത്' എന്നീ കക്ഷികളുടെ മേൽ അഴിച്ചുവിടപ്പെട്ട ഇടിത്തീകൾ) എന്ന ഗ്രമ്ല ത്തിൽ ഇൗ ചട്ടത്തെ അദ്ദേഹം ഖണ്ഡിച്ചിരിക്കുന്നു. അവയുടെ ചുരുക്കംപോലും ഇവിടെ ഉദ്ധരിക്കുവാൻ സൗകര്യമില്ല. 12 -ാമത്തെ കാരണമായി അദ്ദേഹം പ്രസ്താ വിച്ചതിൽ ചുരുക്കം ചിലവരികൾ ഇവിടെ സംഗ്രഹിക്കാം:- ഭിന്നിപ്പില്ലാത്തതും, ബുദ്ധിയുടെ വ്യക്തമായ വിധിയായിട്ടുള്ളതുമായ ഒരു കാര്യത്തിന് മതം (ഇസ്ലാം) എതിരായിരിക്കുക യില്ല തന്നെ. ബുദ്ധിമാൻമാർക്കിടയിൽ ഭിന്നിപ്പുള്ള പ്രധാന വിഷയങ്ങളെപ്പറ്റി ആലോചിച്ചു നോക് കിയാൽ, അവയിൽ മതത്തിന്റെ വ്യക്തവും പ്രബലവുമായ ലക്ഷ്യങ്ങൾക്ക് എതിരായ ഭാഗങ്ങളത്രയും കേവലം നിരർത്ഥവും ഊഹവുമായി രിക്കുമെന്ന് ബുദ്ധിക്കുതന്നെ കാൺമാൻ കഴിയും. ചിലപ്പോൾ അഭിപ്രായങ്ങളുടെ വിപരീതമായിരിക്കും ശരി എന്ന് വരും. തൗഹീദ് സംബന്ധമായ വിഷയങ്ങൾ, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, ക്വദ്റിന്റെ വിഷയങ്ങൾ, പ്രവാചകത്വത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ച കാര്യങ്ങൾ എന്നിവയെപ്പറ്റി ആലോ ചിച്ചു നോക്കുക. ബുദ്ധിയുടെ വ്യക്തമായ വിധികൾക്കെതിരായി യാതൊരു മത പ്രമാണവും അവയിലില്ല. വല്ലതും ഉണ്ടെന്ന് കാണപ്പെടുന്നപക്ഷം, അത് അടി സ്ഥാനരഹിതമായതോ, അല്ലെങ്കിൽ യഥാർത്ഥത്തിൽ ബുദ്ധിക്ക് വിരുദ്ധമാകാത്ത ആശയം ഉൾക്കൊള്ളുന്നതോ മാത്രമായിരിക്കും. ബുദ്ധി അസംഭവ്യമായി (സംഭ വിക്കുവാൻ സാധ്യതയില്ലാത്തതായി)ക്കാണുന്ന യാതൊന്നും, ദൈവദൂതൻമാർ അറിയിച്ചിട്ടില്ല എന്ന് നമുക്ക് തീർത്തുപറയാം. പക്ഷേ, ബുദ്ധി സംഭവ്യമായി (സം ഭവിക്കുന്നതിന് സാധ്യതയുള്ളതായി)ക്കാണുന്ന പലതും അവർ അറിയിച്ചിട്ടുമു ണ്ട്. ( ) ക്വദ്റിനെ ചൂഷണം ചെയ്യുന്നവരും, തെറ്റിദ്ധരിച്ചവരും ക്വദ്റിൽ വിശ്വസിച്ചതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ചില ദോഷങ്ങളെ ക്കുറിച്ചും രണ്ട് വാക്ക് പറയേണ്ടിയിരിക്കുന്നു. ഇവരിൽ രണ്ടുതരം ആൾക്കാരെ കാണാം. (1) അല്ലാഹു ഉദ്ദേശിച്ചതും വിധിച്ചതും സംഭവിക്കാതിരിക്കുകയില്ല, നാം ഒന്നും പ്രവർത്തിക്കാതിരുന്നാൽപോലും നമുക്ക് വിധിച്ചത് നമുക്ക് എത്തിച്ചേരും എന്നിങ്ങനെയുള്ള വിചാരക്കാർ. അന്ധതയിൽനിന്നും തെറ്റിദ്ധാരണയിൽനിന്നും ഉളവായ ഇൗ വിചാരം അവരെ ഐഹികവും, പാരത്രികവുമായ തീരാനഷ്ടങ്ങ ളിൽ അകപ്പെടുത്തുന്നു. അല്ലാഹു കണക്കാക്കിയത് എന്താണെന്ന് മനുഷ്യന് മുൻകൂട്ടി അറിയാമായിരുന്നുവെങ്കിൽ അതനുസരിച്ച് മനുഷ്യന് അവന്റെ ഓരോ കാര്യത്തിനും പരിപാടി ഇടാമായിരുന്നു. പക്ഷേ, ഓരോ കാര്യവും അനുഭവ ത്തിൽ വന്നല്ലാതെ അതിനെപ്പറ്റി അവന് ഒന്നും അറിഞ്ഞുകൂടല്ലോ. മാത്രമല്ല, ഓരോ സംഗതിയിലും അവൻ ഇന്നിന്നപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നുള്ള ഒരു തുറന്ന പരിപാടി അല്ലാഹു അവന്റെ മുമ്പിൽവെച്ച് കൊടുത്തിട്ടുണ്ടുതാനും. അതനുസരിച്ച് ജീവിക്കുവാൻ ആവശ്യമായ സാഹചര്യങ്ങളും കഴിവും അല്ലാഹു അത് പ്രകാരം ജീവിക്കുകയേ മനുഷ്യൻ വേണ്ടതുള്ളൂ. തന്റെ രക്ഷക്കായി അവന് ലഭിച്ചിട്ടുള്ള കഴിവും സാഹചര്യവും അവൻ ഉപയോഗപ്പെടു ത്തൽ അവന് നിർബന്ധമാണ്താനും. അതിൽ അവന്റെ പക്കൽവന്ന വീഴ്ചക ളെപ്പറ്റി അവൻ ചോദ്യം ചെയ് യപ്പെടുകയും ചെയ്യും. ക്വദ്റിന്റെ പേരിൽ മനുഷ്യൻ ഓർത്തിരിക്കേണ്ടുന്നതും, പ്രവർത്തന ത്തിൽ വരുത്തേണ്ടതുമായ കാര്യം വെറും രണ്ടെണ്ണമാണുള്ളതെന്ന് സൂ: ഹദീ ദിലെ നാം മുകളിൽ ഉദ്ധരിച്ച വചനത്തിൽനിന്ന് മനിലാക്കാം., (1) വല്ല കാര്യവും സാധിച്ചു കിട്ടാതെ വരുമ്പോൾ അത് അല്ലാഹുവിന്റെ വിധിയാണെന്ന് സമാധാനിച്ചുകൊണ്ട് അക്ഷമ കാണിക്കാതെയും സങ്കടപ്പെടാ തെയും ഇരിക്കുക. ( ) രണ്ടാമത്തേത്: സാധിച്ചുകിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യാതെ അല്ലാഹു നൽകിയ അനുഗ്രഹമാണെന്ന് കരുതി നന്ദി കാണിക്കുക. ( ) ഇവയാണത്. ഇതല്ലാതെ ക്വദ്റിനെ ആസ്പദമാക്കി മനുഷ്യൻ എന്തെങ്കിലും പ്രവർത്തിക്കേ ണ്ടതുണ്ടെന്ന് അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടില്ല. (2) മനഃപൂർവ്വം ചെയ്തുകഴിഞ്ഞ കുറ്റങ്ങളെ പിന്നീട് ക്വദ്റിന്റെ പേരിൽ ന്യായീകരിക്കുകയും, അത് വഴി തങ്ങളുടെ നിരപരാധിത്വം സ്ഥാപിക്കുവാൻ ശ്രമി ക്കുകയും ചെയ്യുന്നവർ. മക്കാ മുശ്രിക്കുകൾ തങ്ങളുടെ ശിർക്കിനെയും, മറ്റ് ചില തെറ്റുകളെയും ക്വദ്റിന്റെ പേരിൽ ന്യായീകരിച്ചതിനെപ്പറ്റി അല്ലാഹു ആക്ഷേപി ച്ചത് സൂ: നിന്നും മറ്റും മേലുദ്ധരിച്ച വചനങ്ങളിൽ നാം വായിച്ചുവല്ലോ. ഇത്തരക്കാരെക്കുറിച്ച് അല്ലാമാ ഫരീദു വജ്ദി പ്രസ്താവിച്ചിട്ടു ള്ളത് വളരെ വാസ്തവം. പ്രസ്താവനയുടെ ചുരുക്കം ഇതാണ്: "മനുഷ്യന്റെ പ്രവർത്തനങ്ങളിലും കൈകാര്യങ്ങളിലുമെല്ലാം തന്നെ, അവന്റെ ചിന്തക്കും അറി വിനും അനുയോജ്യമായ ചില കാര്യകാരണബന്ധങ്ങൾ അനുസരിച്ച് നിലകൊ ള്ളുന്നവനാണ് അവൻ എന്നത് ആർക്കും അജ്ഞാതമല്ല. അവൻ നടന്നാൽ, "ഞാൻ നടന്നു' എന്നും, ഭക്ഷണം കഴിച്ചാൽ "ഞാൻ ഭക്ഷണം കഴിച്ചു'വെന്നും, പ്രവർത്തിച്ചാൽ "ഞാൻ പ്രവർത്തിച്ചു' എന്നും അവൻ പറയുന്നു. അവന്റെ ഇള ക്കവും അടക്കവുമെല്ലാം അല്ലാഹുവിന്റെ കയ്യിലാണെന്ന് അറിയുന്നതോടൊപ്പം തന്നെ, താൻ ചെയ്യുന്നതെല്ലാം തന്റെ സ്വന്തം പ്രവൃത്തികളായി തന്നോട് ബന്ധി പ്പിച്ചു പറയുവാൻ പ്രകൃത്യാതന്നെ അവൻ സ്വയം പ്രേരിതനുമാണ്. എന്നിരി ക്കെ, അവൻ വല്ല കുഴപ്പവും പ്രവർത്തിക്കുമ്പോൾ, ഇൗ ലോകവുമായി അവനെ ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സർവ്വസാധാരണമായ ആ കാര്യകാരണങ്ങളെല്ലാം അവൻ മറന്നുകളയുകയും, അത് അല്ലാഹുവിന്റെ ക്വദ്വാകൊണ്ട് അങ്ങനെ വന്നു പോയതാണെന്ന് പറഞ്ഞൊഴിയുവാൻ ധാർഷ്ഠ്യം കാണിക്കുകയും ചെയ്യുന്നു. ഇത് അവന്റെ ബുദ്ധിയെത്തന്നെ അവൻ കളങ്കപ്പെടുത്തുകയല്ലേ?!' തുടരുന്നു: "ജീവിതമാർഗങ്ങളിൽ തന്റെ പക്കൽവന്ന വീഴ്ച നിമിത്തം സംഭവിച്ച ദോഷങ്ങളിൽ വിധിയെ ആക്ഷേപിച്ച് തന്റെ കുറ്റം ഒഴിവാ ക്കുവാനും, അതേ സമയത്ത് സ്വന്തം കാര്യത്തിൽ മറ്റൊരാളുടെ പക്കൽനിന്ന് വന്നുപോയ പാകപ്പിഴവിനെ അധിക്ഷേപിക്കുവാനും മുതിരുന്നവൻ, മറ്റുള്ളവരുടെമേൽ പഴി ചാരുന്ന ആ തെറ്റുകളെ എന്തുകൊണ്ട് തന്റെമേൽ ചാരു ന്നില്ല?! തനിക്ക് വിധിയുടെ ഒഴികഴിവ് കാണുന്ന അവൻ എന്തുകൊണ്ട് മറ്റുള്ള വർക്ക് ആ ഒഴികഴിവ് കാണുന്നില്ല?! ക്വദ്വാക്വദ്റിന്റെ പേരിൽ തന്റെ കുറ്റങ്ങളെ ന്യായീകരിക്കുന്ന മനുഷ്യൻ, മറ്റൊരാൾ അവനെ അടിച്ചാൽ ആ അടിച്ചവനും ആ ഒഴികഴിവ് വകവെച്ച് കൊടുക്കുകയാണോ ചെയ്യുക? അതല്ല, തന്റെ ആ തത്വ ശാസ്ത്രം മറന്നുകൊണ്ട് തന്നെ അടിച്ചവന് മാപ്പിനുപോലും അർഹതയില്ലാത്ത വണ്ണം അവൻ പരിപൂർണ ഇച്ഛാസ്വാതന്ത്യ്രവും നിശ്ചയദാർഢ്യതയും ഉളളവനാ ണെന്ന നയം സ്വീകരിക്കുകയാണോ ചെയ്യുക?! നാം കാണാറുള്ളതാണ്പലരും കാണാറുണ്ടായിരിക്കുംസ്വന്തം കാര്യത്തിൽ ദൈവവിധിയുടെ ന്യായം കൂടു തൽ പറയുന്നവർ, മറ്റുള്ളവരെ തരംതാഴ്ത്തിക്കാട്ടുന്നതിൽ കൂടുതൽ കർശന ക്കാരുമായിരിക്കുമെന്നും.' ( ) രണ്ട് ആരോപണങ്ങൾ ക്വദ്റിന്റെ നിഷേധികൾ അതിനെ നിഷേധിക്കുവാനുള്ള കാരണങ്ങളും, നിഷേധത്തെ സ്ഥാപിക്കുവാനുള്ള ന്യായങ്ങളും പലതും നാം കണ്ടു. എനി, മുസ്ലിംകൾ ക്വദ്റിൽ വിശ്വസിച്ച് വരുന്നത് മൂലം അവരിൽ ഉണ്ടായിത്തീർന്നതായി നിഷേധികൾ ആരോപിക്കുന്ന രണ്ട് ആരോപണങ്ങളെപ്പറ്റിയാണ് അൽപം പരാ മർശിക്കുവാനുള്ളത്. "മുസ്ലിംകൾ ക്വദ്റിലുള്ള വിശ്വാസം തലയിൽ കയറ്റി ഇരി ക്കുന്നതുകൊണ്ട് പല നാശങ്ങളും ഉണ്ട്. അവർക്കൊരിക്കലും മന മാധാനമി ല്ല. ആത്മവിശ്വാസവും ഇല്ല.' ഇതാണ് ഒന്ന്. "അവരുടെ മതം യുക്തിഹീനമാ ണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിന് ഉത്തരം പറയുവാനില്ല. മതവൈരി കൾക്ക് മതത്തെ വിമർശിക്കുവാൻ അതൊരു കാരണമായിത്തീരുന്നു.' ഇതാണ് മറ്റൊന്ന്. മുസ്ലിം സമുദായത്തിന് മന മാധാനവും ആത്മവിശ്വാസവും ഇന്ന് വളരെയധികം നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഖേദകരമായ പരമാർത്ഥം നിഷേധിക്കാൻ വയ്യ. പക്ഷേ, അതിനുള്ള കാരണം ക്വദ്റിലുള്ള വിശ്വാസമല്ല. നേരെമറിച്ച് ക്വദ്ർ അടക്കമുള്ള ഇസ്ലാമിക സിദ്ധാന്തങ്ങൾ പലതിൽനിന്നും സമുദായത്തിന് ബാധിച്ച അകൽച്ചയും, സമുദായം മതശിക്ഷണങ്ങളുടെ അതിരുവരമ്പ് ലംഘി ച്ചതുമാണ് കാരണം. പൗരാണിക മുസ്ലിംകൾക്കുണ്ടായിരുന്ന ആത്മവിശ്വാസ ത്തിനും നേട്ടങ്ങൾക്കും പ്രതാപത്തിനുമെല്ലാം ഒരു പ്രധാന കാരണം ക്വദ്റിലുള്ള ഉറച്ചവിശ്വാസവുമായിരുന്നു. മുസ്ലിംകളെ അധഃപതിപ്പിച്ചത് ക്വദ്റി ലുള്ള വിശ്വാസവും അതുപോലുള്ള മറ്റ് ചില വിശ്വാസവുമാണെന്ന കുപ്രചര ണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിന്റെപേരിൽ മുതലക്കണ്ണീരൊ ഴുക്കാറുള്ള യൂറോപ്യൻ ഓറിയന്റലിസ്റ്റുകളും, അവരുടെ അനുയായികളുമാകു ന്നു. ശരിയാംവണ്ണം ക്വദ്റിൽ വിശ്വസിക്കുന്നവർക്ക് അലസതയും, ഭീരുത്വവും ഉണ്ടാകുവാൻ നിവൃത്തിയില്ല. വിശ്വസിക്കാത്തവർക്കേ അതിനവകാശമുള്ളൂ. ഇൗ വിഷയകമായി അല്ലാമാ ജമാലുദ്ദീൻ അഫ്ഗാനിയുടെ പ്രസ്താവനയും അഭി പ്രായവും നാം മുകളിൽ ഉദ്ധരിച്ചത് ഓർക്കുക. അതുതന്നെയാണ് നമുക്കും പറ യുവാനുള്ളത്. മേൽ വിവരിച്ച പ്രകാരമുള്ള ക്വദ്റിൽ വിശ്വസിക്കാത്തവർ സ്വാഭാവിക മായും ഒന്നുകിൽ "ജബ്രിയ്യത്തി' ന്റെ, അല്ലെങ്കിൽ "ക്വദ്രിയ്യത്തി'ന്റെ വാദം അനു കൂലിക്കുന്നവരായിരിക്കുവാനേ വഴിയുള്ളൂ. രണ്ടിൽ ഏതായാലും ശരി, അതാ യിരിക്കും കൂടുതൽ നാശഹേതുവായിരിക്കുക. കാരണം, ജബ്രിയ്യത്തിന്റെ അഭി പ്രായപ്രകാരം അല്ലാഹു കണക്കാക്കിയ കാര്യങ്ങൾ സംഭവിക്കുന്നത് കണ്ണടച്ച് കാത്തിരിക്കുകയല്ലാതെ, തങ്ങളുടെ നന്മക്കോ വിജയത്തിനോ വേണ്ടി അവർ ഒന്നും പ്രവർത്തിക്കേണ്ടതായിട്ടില്ല. മനുഷ്യന് യാതൊരുവിധ കഴിവും ഇച്ഛാസ്വാ തന്ത്യ്രവും ഇല്ലെന്നാണല്ലോ അവരുടെ പക്ഷം. ക്വദ്രിയ്യത്തിന്റെ അഭിപ്രായപ്ര കാരം, അവരുടെ എല്ലാ നന്മക്കും വിജയത്തിനും തങ്ങളുടെ സ്വന്തം പരിശ്രമങ്ങ ളെയും ആസൂത്രണങ്ങളെയുമല്ലാതെ, അല്ലാഹുവിന്റെ ഉദ്ദേശ്യമോ സഹായമോ അവർക്ക് പ്രതീക്ഷിക്കുവാനില്ല. മാത്രമല്ല, അല്ലാഹുവിന്റെ സർവ്വാധിപത്യത്തെ യും, സർവ്വജ്ഞതയെയും, പരോക്ഷത്തിൽ അവർ ചോദ്യം ചെയ്തേക്കും. സ്വന്തം കഴിവിലും അറിവിലും അവർ വഞ്ചിതരാവുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യനെ അളക്കുന്ന അതേ മാനദണ്ഡംകൊണ്ട് അല്ലാഹുവി നെയും അളക്കുകയാണവർ ചെയ്യുന്നത്. അതെ, സ്ലലവ (അല്ലാഹു വിനെ കണക്കാക്കേണ്ടപ്രകാരം അവർ അവനെ കണക്കാക്കിയില്ല). ക്വദ്റിൽ ശരിക്ക് വിശ്വസിക്കുന്നവരാകട്ടെ, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിന്റെ ഉദ്ദേശ്യവും പ്രവർത്തനവും അനുസരിച്ചാണ് നടക്കുന്നതെന്ന് അവർക്ക് ബോധ്യ മുള്ളതോടുകൂടിത്തന്നെ, തങ്ങളുടെ നന്മക്കും വിജയത്തിനും അല്ലാഹു നിർദ്ദേ ശിച്ചുകൊടുത്ത മാർഗങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഓരോ ചലനത്തിന്റെയും ഫലം അവർ അല്ലാഹു വിൽനിന്നും പ്രതീക്ഷിക്കുന്നു. ഇൗ മൂന്ന് തരക്കാരിൽ അല്ലാഹുവിന്റെ സഹാ യവും പൊരുത്തവും ലഭിക്കുവാനും, പ്രതീക്ഷിക്കുവാനും കൂടുതൽ അർഹത ആർക്കായിരിക്കുമെന്ന് ആലോചിച്ചുനോക്കുക. ഈ രണ്ട് കക്ഷികളുടെയും വിശ്വാസത്തെപ്പറ്റി മുമ്പ് പ്രസ്താ വിച്ചിട്ടുണ്ട്. പറയുന്നു: (തന്നെ ഇഹത്തിലും പരത്തിലും അല്ലാഹു സഹായിക്കുന്നതേയല്ല എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ ഉപരിഭാഗത്തേക്ക് അവൻ ഒരു കയർനീട്ടിക്കെട്ടി കൊള്ളട്ടെ. പിന്നീട് (കഴുത്തുകുടുക്കി) മുറിച്ചുകൊള്ളുകയും ചെയ്യ ട്ടെ. എന്നിട്ട് അവന്റെ തന്ത്രം (അവനെ) ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ നീക്കിക്കളയുമോ എന്ന് അവൻ നോക്കിക്കൊള്ളട്ടെ! (സൂ: ഹജ്ജ്: 15) . (നിശ്ചയമായും, തങ്ങൾക്ക് വന്നുകിട്ടിയിട്ടുള്ള യാതൊരു അധികൃത ലക്ഷ്യവും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളിൽ തർക്കം നടത്തുന്നവരുടെ ഹൃദയങ്ങളിൽ അഹംഭാവമല്ലാതെ മറ്റൊന്നുമില്ല. അവർ അതിന് (തക്കവണ്ണം) എത്തിയവരല്ല. അതുകൊണ്ട് നീ അല്ലാഹുവിൽ ശരണം തേടിക്കൊള്ളുക. നിശ്ച യമായും അവനത്രെ കേൾക്കുന്നവനും കാണുന്നവനും. (40: 56) ഇത്രയും പറ ഞ്ഞത് ഒന്നാമത്തെ ആരോപണത്തെപ്പറ്റിയാണ്. രണ്ടാമത്തെ ആരോപണത്തെപ്പറ്റി നമുക്ക് പറയുവാനുള്ളത് ഇതാണ്: അല്ലാഹുവിന്റെ അപാരമായ കഴിവും സർവ്വജ്ഞത, സർവ്വാധികാരം, യുക്തി ജ്ഞാനം മുതലായ മഹൽഗുണങ്ങളിൽ വിശ്വസിക്കുകയും, അവയെപ്പറ്റി വിശുദ്ധ നബിവചനങ്ങളിലും വന്നിട്ടുള്ള വ്യക്തമായ പ്രസ്താവനകളെ നിരുപാധികം സ്വീകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ക്വദ്വാ ക്വദ്റിന്റെ വിശ്വാസത്തിൽ യുക്തിഹീനമായി യാതൊന്നും ഉൾക്കൊള്ളുന്നില്ല. അത്രയുമല്ല, ബുദ്ധിപരമായി നോക്കുമ്പോൾ അത് തികച്ചും യുക്തവും, അനി വാര്യവും കൂടിയാണ്. തെളിവുകൾ നോക്കുമ്പോഴാകട്ടെ, ആ വിശ്വാസം ഒരു മൗലികമായ കടമയുമാണ്. ക്വദ്വാക്വദ്റിൽ അടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി തർക്കശാസ്ത്രപരമായ ന്യായങ്ങൾ നിരത്തിക്കാട്ടി എതിരാളിയെ ഉത്തരംമുട്ടിച്ച് സമ്മതിപ്പിക്കുവാൻ കഴിയാത്തതിന്റെപേരിൽ അതിൽ യുക്തിരാഹിത്യം കാണു ന്നവർ, അല്ലാഹുവിന്റെ തിരുസന്നിധിക്ക് നിരക്കാത്തവണ്ണം അവന്റെ മഹൽഗു ണങ്ങളെയും പരമാധികാരത്തെയും ചെയ്യുന്നത്. ഇതവർ ഓർക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് നമുക്ക് ഇൗ ഗതികേട് ഏർപ്പെ ടുന്നില്ല. സ്വന്തം യുക്തിന്യായങ്ങളോട് യോജിപ്പിക്കുവാൻവേണ്ടി പ്രത്യക്ഷമായ തെളിവുകളെ ദുർവ്യാഖ്യാനം ചെയ്യുകയോ, തള്ളിക്കളയുകയോ ചെയ്യേണ്ട ഗതി കേടും നമുക്കില്ല. ഇസ്ലാമിന്റെ വൈരികളെ സംബന്ധിച്ച് മതവാദികളോ യുക്തിവാദികളോ ആയിക്കൊള്ളട്ടെക്വദ്വാക്വദ്റിന്റെ വിഷയ മാത്രമല്ല അവർക്ക് ആക്ഷേപമുള്ളത്. ഇസ്ലാമിലെ വിശ്വാസപരവും അനുഷ്ഠാനപരവുമായുള്ള പല വിഷയങ്ങളിലും അവർ യുക്തിരാഹിത്യവും ന്യായരാഹിത്യവും ആരോപിക്കാറുള്ളതാണ്. പരലോകജീവിതം, സ്വർഗം, നര കം, പ്രവാചകത്വം, അമാനുഷികസംഭവങ്ങൾ, വഹ്യ് മുതലായവയും, ഇസ്ലാമിലെ പലിശനിരോധം, ക്രയവിക്രയനിയമങ്ങൾ, അനന്തരാവകാശ ക്രമ ങ്ങൾ, പർദ്ദാനിയമം, ശിക്ഷാനിയമങ്ങൾ, ചില ആരാധനാകർമങ്ങൾ എന്നിവയെ ല്ലാംതന്നെവ്യത്യസ്ത ആക്ഷേപത്തിന് വിധേ യങ്ങളാകുന്നു. എല്ലാവർക്കും അവരുടേതായ പല യുക്തിന്യായങ്ങളും സമർപ്പി ക്കുവാനും ഉണ്ടായിരിക്കും. എന്നിരിക്കെ, തികച്ചും ആക്ഷേപരഹിതമായ ഒരു സമീപനം അവരിൽനിന്ന് ലഭിക്കുവാൻ തുനിയുന്ന പക്ഷം, അതിന്റെ അർത്ഥം ഇസ്ലാമിനെ അവരുടെ ഇച്ഛകൾക്കനുസരിച്ച് ഭേദഗതി ചെയ്യുക എന്നായിരിക്കും. (യഥാർത്ഥം അവരുടെ ഇച്ഛകൾക്കനുസരിച്ചായിരുന്നുവെങ്കിൽ ആകാശങ്ങളും, ഭൂമിയും, അവയിലുള്ള വരും കുഴപ്പത്തിലാകുമായിരുന്നു. എന്നും, (ഭൂമിയിലുള്ളവരിൽ അധികമാളുകളേയും നീ അനുസരിക്കുന്നപക്ഷം, അവർ അല്ലാഹുവിന്റെ വഴിയിൽനിന്ന് നിന്നെ പിഴപ്പിക്കുന്നതാണ്. അവർ ഊഹ ത്തെയല്ലാതെ പിൻപറ്റുന്നില്ല. അവർ മതിപ്പിട്ട് പറയുകയല്ലാതെ ചെയ്യുന്നുമില്ല. എന്നും മറ്റുമുളള വാക്യങ്ങൾ ഇൗ വാസ്തവം ചൂണ്ടി ക്കാട്ടുന്നു. ഏതൊരു മതവിഷയമാകട്ടെ, യുക്തിന്യായംകൊണ്ട് അതിനെ എതിർക്കുന്നവരോട്, ആ വിഷയത്തെമാത്രം അടർത്തിയെടുത്ത് ന്യായീകരിച്ചു കാട്ടി മുട്ടുകുത്തിക്കുവാൻ തുനിയുന്നത് കേവലം അപ്രായോഗികമായ ഒരു വ്യാമോഹമായിരിക്കും. നേരെമറിച്ച് ആ വിഷയത്തിന്നാസ്പദമായി നിലകൊ ള്ളുന്ന തത്വങ്ങളെയും, അതിന്റെ മൗലിക പ്രധാനമായ വശങ്ങളെയുമാണ് ആദ്യം അവരെ ബോധ്യപ്പെടുത്തേണ്ടത്. അത് ബോധ്യപ്പെട്ടശേഷമേ ആ പ്രത്യേകവി ഷയം അവരുടെ മുമ്പിൽ സമർപ്പിച്ചിട്ട് കാര്യമുള്ളൂ. ലോകത്തിനൊരു സ്രഷ്ടാ വുണ്ട്, അവൻ സർവ്വാധിപതിയും, സർവ്വജ്ഞനും, സർവ്വശക്തനുമാണ് എന്ന് തുടങ്ങിയ മൗലിക പ്രധാനമായ വിശ്വാസതത്വങ്ങൾ തലകുലുക്കി സമ്മതിക്കു ന്നവരോട് മാത്രമേ ക്വദ്വാക്വദ്ർ പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ തുടങ്ങേണ്ടതുള്ളൂ. അവർക്കേ അതിന്റെ യുക്തിയും ന്യായവും ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ. അവർ സത്യാന്വേഷികളായിരിക്കുകയും വേണം. വിമർശനവും പരിഹാസവും മാത്രം ലക്ഷ്യമാക്കിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അനു വർത്തിക്കേണ്ടുന്ന നയം എന്താണെന്നും അല്ലാഹു നമ്മെ പഠിപ്പിച്ചിരിക്കുന്നു. അതിങ്ങനെയാണ്, (അല്ലാഹുവിന്റെ ആയത്തുകളിൽ; അവിശ്വസിക്കപ്പെടുന്നതായും അവയെ പരി ഹസിക്കപ്പെടുന്നതായും നിങ്ങൾ കേട്ടാൽ, അങ്ങനെയുള്ളവർ മറ്റൊരു വിഷയ മുഴുകുന്നത്വരേക്കും നിങ്ങൾ അവരോടൊപ്പം ഇരിക്കരുത്. അങ്ങനെ ഇരുന്നാൽനിങ്ങളും അവരെപ്പോലെയായിരിക്കും എന്ന് നിങ്ങ ളുടെമേൽ അവൻ ഗ്രമ്ലത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.) വീണ്ടും അല്ലാഹു പറയുന്നു: (നമ്മുടെ ആ യത്തുകളിൽ മുഴു കിക്കൊണ്ടിരിക്കുന്നകുഴപ്പമുണ്ടാക്കുന്നവരെ നീ കണ്ടാൽ അവർ മറ്റൊരു വിഷയത്തിൽ മുഴുകുന്നത് വരെ നീ അവരിൽനിന്ന് തിരിഞ്ഞുകളയുക. എനി, പിശാച് നിന്നെ മറപ്പിച്ചുകളയുന്നപക്ഷം, ഓർമ വന്നതിനുശേഷം നീ ആ അക്ര മികളോടൊപ്പം ഇരിക്കരുത്.) തിരുസുന്നത്തിലും വന്നിട്ടുള്ള വ്യക്തമായ തെളി വുകളുടെ അടിസ്ഥാനത്തിൽ ക്വദ്വാക്വദ്റിനെക്കുറിച്ചുള്ള വിശ്വാസം സ്വീകരിക്കൽ ഓരോ മുസ്ലിമിന്റെയും ഒഴിച്ചുകൂടാത്ത കടമയാണെന്നും, അതിൽ ബുദ്ധിക്ക് യോജിക്കാത്തതായി ഒന്നുമില്ലെന്നും, ബുദ്ധി അതിനെ നിർബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും, ക്വദ്വാക്വദ്റിലടങ്ങിയ എല്ലാ രഹസ്യങ്ങളും നമുക്ക് മനിലാ യിക്കൊള്ളണമെന്നില്ലെന്നും, അല്ലാഹുവിന്റെ സർവ്വജ്ഞതയും സർവശക്തിയും സമ്മതിക്കുന്ന ഏവർക്കും അതിനെ നിഷേധിക്കുവാൻ സാധ്യമല്ലെന്നും, അതിനെ നിഷേധിക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തലും മനുഷ്യനി ല്ലാത്ത യോഗ്യത അവന് കൽപിക്കലുമാണെന്നും, എത്രയോ വചന ങ്ങളെയും നബിവചനങ്ങളെയും അവഗണിച്ചുകൊണ്ടല്ലാതെ അതിനെ നിഷേ ധിക്കുവാൻ സാധ്യമല്ലെന്നും ഇത്രയും വിവരിച്ചതിൽനിന്ന് ഏതൊരു സത്യാന്വേ ഷിക്കും മനിലാക്കാവുന്നതാകുന്നു.