Muhammad Amani Moulavi (d. 1987) · Surah 53 · 62 verses
53:1–3وَٱلنَّجۡمِ إِذَا هَوَىٰ
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ
وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ
ആമുഖം: അന്നജ്മ് അവതരിച്ചത് - വചനങ്ങൾ 62 - വിഭാഗം 3 ധ 32 -ാം വചനം മദനിയ്യാണെന്നും പറയപ്പെട്ടിട്ടുണ്ട്. പ ബുഖാരി, മുസ്ലിം, അബൂദാവൂദ്, എന്നീ മഹാൻമാർ (റ) പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സുജൂദ് (ഓത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന ആയത്ത്) അവതരിച്ച ആദ്യത്തെ അദ്ധ്യായം ആകുന്നു. എന്നിട്ട് (അത് ഓതിക്കൊണ്ട്) നബി ˜ സുജൂദ് ചെയ്കയുണ്ടായി. (അത് കേട്ടവരിൽ) ഒരാൾ ഒഴിച്ച് മറ്റെല്ലാവരും സുജൂദ് ചെയ്തു. ആ മനുഷ്യൻ ഒരു പിടി മണ്ണ് കയ്യിലെടുത്ത് അതിൻമേൽ സുജൂദ് ചെയ്കയാണ് ചെയ്തത്. പിന്നീട് അയാൾ അവിശ്വാസിയായ നിലയിൽ കൊല്ല പ്പെട്ടത് ഞാൻ കാണുകയുണ്ടായി. ( ത്ഥിപ്പിച ) ആയി രുന്നു അത്. നബി ˜ ജനമദ്ധ്യെ പരസ്യമായി ഓതിക്കേൾപ്പിച്ച ഒന്നാമത്തെ സൂറത്ത് ഇതാണെന്നും. മക്കാഹറമിൽവെച്ച് മുശ്രിക്കുകളും കൂടിയുള്ള സദിൽവെച്ച് തിരുമേനി അത് ഓതിയെന്നും (റ) ൽ നിന്നുതന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ( ൽഷവഛഞ്ചല ) അവസാനത്തിലെ ആയത്തിലാണ് സുജൂദിന്റെ സ്ഥാനം. ഇൗ സൂറത്തിലെ വചനങ്ങൾ ഓരോന്നും ഹൃദയത്തിന്റെ ഉള്ളോട്ട് തുളച്ച് ചെല്ലുവാൻ പോരുന്നവയത്രെ. കൂടാതെ, ആകർഷകമായ ഒരു ശ്രവണമാധുര്യം കൂടി അവർക്കുള്ളതായിക്കാണാം. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) നക്ഷത്രം തന്നെയാണ് താണുവരുമ്പോൾ! 2 പ നിങ്ങളുടെ ആൾ (നബി) വഴി പിഴച്ചിട്ടില്ല; അദ്ദേഹത്തിന് അബദ്ധം പിണഞ്ഞിട്ടുമില്ല. (3) അദ്ദേഹം (സ്വന്തം) ഇച്ഛപ്ര കാരം സംസാരിക്കുകയില്ല. 4 പ അത്, അദ്ദേഹത്തിന് നൽക പ്പെടുന്ന ധ ദൈവികബോ ധനം പ അല്ലാതെ (മറ്റൊന്നും) അല്ല. 1 പ നക്ഷത്രം തന്നെയാണ് അത് വീണ് (താണ്) വരുമ്പോൾ, അസ്തമിച്ചാൽ (2) വഴിപിഴച്ചിട്ടില്ല നിങ്ങളുടെ ആൾ, കൂട്ടുകാ രൻ, ചങ്ങാതി അബദ്ധം പിണഞ്ഞിട്ടു (തെറ്റ് പറ്റിയിട്ടു)മില്ല (3) സ്ലിലിവ അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക)യുമില്ല ഇച്ഛയാൽ, ഇച്ഛ പ്രകാരം
53:4–14إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ
عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ
ذُو مِرَّةٖ فَٱسۡتَوَىٰ
Passage continues through verse 53:14.
(4) അതല്ല വഹ്യല്ലാതെ അദ്ദേഹത്തിന് വഹ്യ് നൽകപ്പെടുന്ന അല്ലാഹു ഏതെങ്കിലും വസ്തുവിന്റെ പേരിൽ സത്യം ചെയ്ത് പറയുമ്പോൾ, അതിൽ ചില രഹസ്യങ്ങളും പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സ്ഥിരീ കരിക്കുന്ന ചില ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുമെന്ന് തീർച്ചയാണ്. പരിഷ്കൃത രീതിയിലുള്ള ഇന്നത്തെ നിരീക്ഷണ സമ്പ്രദായങ്ങൾ നിലവിൽ വരുംമുമ്പ് പ്രാകൃത രൂപത്തിൽ മനുഷ്യൻ ആകാശത്തെ നിരീക്ഷണം ചെയ്യാൻ തുടങ്ങിയ കാലം മുതൽക്കുതന്നെ, നക്ഷത്രങ്ങൾ മുഖേന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പലതും മനിലാക്കുവാൻ മനുഷ്യന് കഴിയുമായിരുന്നു. കണക്കറ്റ നക്ഷത്രഗോള ങ്ങൾ ദിനം പ്രതി ഉദിക്കുന്നു, അസ്തമിക്കുന്നു, മുന്നോട്ടുവരുന്നു, പിന്നോട്ട് പോകുന്നു, ശോഭിക്കുന്നു, പ്രകാശിക്കുന്നുസ്ലസ്ലസ്ലസ്ല! വലുപ്പത്തിലും ഗതിവിഗതി യിലും വ്യത്യസ്തങ്ങളെങ്കിലും ഓരോന്നും ഒരു വ്യവസ്ഥാപിതമായ പരിപാടി യനുസരിച്ച് നിലകൊള്ളുന്നു. ഘടികാരവും, വടക്കുനോക്കിയന്ത്രവും കണ്ടുപി ടിക്കപ്പെടുന്നതിന് മുമ്പ് ദിക്ക് നിർണയത്തിലും, നക്ഷത്രങ്ങൾക്കുള്ള സ്ഥാനം വമ്പിച്ചതായിരുന്നു. സമുദ്രത്തിലും മരുഭൂമിയിലും യാത്ര ചെയ്യുന്നവർക്ക് നക്ഷ ത്രമാർഗങ്ങളെപ്പറ്റി സാമാന്യമായ അറിവെങ്കിലും ഒഴിച്ച് കൂടാത്തതായിരുന്നു. നക്ഷത്രങ്ങളായിരുന്നു അവരുടെ പ്രധാന മാർഗദർശകൻമാർ. ( മ്പീഴു ) പരിഷ്കൃത ഗവേഷക നിരീക്ഷണ ഫലങ്ങൾ വെച്ചുകൊണ്ട് അല്ലാഹു വിന്റെ സൃഷ്ടി മാഹാത്മ്യത്തെയും അനുഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കുന്ന വർക്ക് മുൻകാലത്ത് കണ്ടെത്താൻ കഴിയാത്ത വിലപ്പെട്ട പല വിജ്ഞാനങ്ങളും ലഭിക്കുന്നു. ഒരുകാലത്ത് ഊഹിക്കുവാൻ പോലും സാധ്യമല്ലാത്ത എത്രയോ രഹ സ്യങ്ങളും വസ്തുതകളും ഇന്ന് മനുഷ്യന് അറിവായിട്ടുണ്ട്. മുപ്പതിനായിരമോ, മുപ്പതുലക്ഷമോ നക്ഷത്രങ്ങളാണ് ആകാശത്തുള്ളതെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കാലം നാം പിന്നിട്ട് കഴിഞ്ഞു. മുവ്വായിരം കോടി ശാസ്ത്രജ്ഞൻമാർ പറയുന്നു. അവ സൗരയൂഥം. ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ നടത്തയാത്രാദൂരമോ, അതിലധികമോ ആണെന്ന് ഒരു കാലത്ത് കരുതപ്പെട്ടിരുന്നു. ഭൂഗോളം ആകമാനം ഒന്ന് ചുറ്റുവാൻ ഒരു സെക്കന്റിന്റെ ഏഴിൽ ഒരു ഭാഗം സ മയം മാത്രം എടുക്കുന്ന ങ്കിൽ വൈദ്യുതതരംഗം -ശാസ്ത്രത്തിന്റെ കണ്ണാടിയിൽ ഇന്ന് അറിയപ്പെട്ട ആകാശ മണ്ഡലത്തെ ഒന്ന് വൃത്തം വെച്ച് പൂർത്തിയാക്കുവാൻ ഏതാണ്ട് പത്തു കോടി കൊല്ലങ്ങൾ വേണം എന്നാണത്രെ ഇപ്പോഴത്തെ നിഗമനം. ഇൗ മഹാമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന കണക്കറ്റ നക്ഷത്രഗോളങ്ങ ളെപ്പറ്റി മുമ്പില്ലാത്ത വിവരങ്ങൾ എത്രതന്നെ ഇന്ന് മനുഷ്യന് കരസ്ഥമായിട്ടു ണ്ടെങ്കിലും ശരി, അവന് കിട്ടുന്ന ഓരോ അറിവും, അവയെപ്പറ്റി അവന് അറിയു വാൻ കഴിയാത്ത അജ്ഞാത യാഥാർത്ഥ്യങ്ങളുടെ വിസ്തൃതി വലുതാക്കിക്കാട്ടു കയാണ് ചെയ്യുന്നത്. പക്ഷേ, ഒളിഞ്ഞ് കിടപ്പുള്ള അദൃശ്യ ശക്തികളിലേക്കൊന്നും ഹൃദയംകൊണ്ട് നോക്കാതെ, വെളിയിൽകണ്ട പദാർത്ഥങ്ങളിലേക്ക് മാത്രം കണ്ണു കൊണ്ട് നോക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ മുമ്പിൽ പ്രത്യ ക്ഷപ്പെടുന്ന ഏതൊരു മഹാദൃഷ്ടാന്തവും പ്രക്രിയയെന്ന ഒരൊറ്റ വാക്കിലൊതുക്കി അവൻ വിധി കൽപിച്ചു സംതൃപ്തിയടഞ്ഞേക്കും. അതേ സമ യത്ത് സത്യവിശ്വാസിയുടെ വിശ്വാസത്തെ അവ മേൽക്കുമേൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നക്ഷ ത്രങ്ങളിൽ നിന്ന് അറിവും ദൃഷ്ടാന്തവും ലഭിക്കുവാനുള്ള സൗകര്യം ഒരിടത്ത് നിശ്ചലമായിരിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതലുണ്ടായിരിക്കുക അവ ഏതെങ്കിലും പ്രകാരത്തിൽ ചലിക്കുമ്പോഴായിരിക്കുമല്ലോ. അതുകൊണ്ടായി രിക്കാം നക്ഷത്രം കൊണ്ട് സത്യം ചെയ്തപ്പോൾ ശിൾിഴ (അത് താണുപോകു മ്പോൾ) എന്നൊരു ഉപാധി അല്ലാഹു പറഞ്ഞിരിക്കുന്നത് ഇതേ വാക്കിന് തന്നെ മേൽപോട്ട് ഭാഷയിൽ അർത്ഥം വരാവുന്നതാണ്. രണ്ടർത്ഥങ്ങളും ഒരേ സമയത്ത് കൽപിച്ചു കൂടാ. പക്ഷേ, ഓരോന്നും ഇവിടെ യോജിക്കുന്നത് തന്നെ. വ്യാഖ്യാതാക്കൾ രണ്ടർത്ഥവും സ്വീകരിച്ചു കാണാം. ഇൗ രണ്ട് അർത്ഥങ്ങളെ ആസ്പദമാക്കിയാണ് മറഞ്ഞു, അതിന് വിവക്ഷ നൽകപ്പെട്ടു കാണു ന്നതും. (നക്ഷത്രം) കൊണ്ട് ഉദ്ദേശ്യം ഒരു പ്രത്യേക നക്ഷത്രമല്ലനക്ഷത്രം പൊതുവിലാണ് -എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ നിലക്കാണ് നാമും മുകളിൽ സംസാരിച്ചത്. കാർത്തിക നക്ഷത്രത്തെ ( ) പ്രത്യേകം ഉദ്ദേശിച്ചും എന്ന് പറയപ്പെട്ടിരുന്നത്കൊണ്ട് അതാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലർ പ്രസ്താ വിച്ചിരിക്കുന്നു. ഏതായാലും മുകളിൽ ചൂണ്ടി ക്കാട്ടിയതുപോലുള്ള പല അന്തസാരങ്ങളും ഉൾക്കൊള്ളുന്നതാണ് ഇൗ സത്യ വാച കം. അഥവാ മുഹമ്മദ് നബി ˜ നേർമാർഗം വിട്ട് തെറ്റുകയോ, അദ്ദേഹത്തിന് അബദ്ധം പിണയുകയോ ഉണ്ടായിട്ടില്ല എന്നത്രെ നക്ഷത്രം മുഖേന ആണയിട്ടുകൊണ്ട് അല്ലാഹു പറയുന്നത്. അതെ, അദ്ദേഹം നിങ്ങൾക്കിടയിൽ ജനിച്ചുവളർന്നു. നാല്പത്വ ർഷം നിങ്ങളുടെ എല്ലാ ബഹുമാനാദരവുകൾക്കും തികച്ചും പാത്രമായിരുന്നു. അങ്ങനെ, നിങ്ങളുടെ സ്വന്തം ആളാണ് ( ) അദ്ദേ ഹം. ഇപ്പോൾ അദ്ദേഹം നിങ്ങളുടെ മുമ്പിൽ ചില യാഥാർത്ഥ്യങ്ങൾ പ്രബോ ധനം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. അതോടുകൂടി അദ്ദേഹത്തോട് നിങ്ങൾക്കുണ്ടായിരുന്ന മതിപ്പും വിശ്വാസവും നഷ്ടപ്പെടുകയും, അദ്ദേഹത്തെ പ്പറ്റി പല ആശങ്കകൾക്കും നിങ്ങൾ വശംവദരാവുകയും ചെയ്തിരിക്കയാണ്. വാസ്തവത്തിൽ അദ്ദേഹത്തിന് യാതൊരു പിഴവും പിണഞ്ഞിരിക്കുകയല്ല. തന്നിഷ്ടം പറയുന്ന ആളുമല്ല അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവന്റെ ദൂതനാക്കി നിശ്ചയിച്ചിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ദിവ്യബോ ധനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ ഇൗ പ്രബോധനകൃത്യവുമായി മുന്നോട്ട് വരുവാൻ ഇത് മാത്രമാണ് കാരണം. ആ സ്ഥിതിക്ക് അദ്ദേഹത്തെപ്പറ്റി യാതൊരു ആശങ്കക്കും, സംശയങ്ങൾക്കും അവകാശമില്ല എന്ന് താൽപര്യം. നബി ˜ ഇച്ഛപ്രകാരം സംസാരിക്കുകയില്ല ( സ്ലിലിവ ) എന്ന വാക്യം വളരെ ശ്രദ്ധേയമാകുന്നു. തന്നിഷ്ടമോ സ്വാർത്ഥമോ മുൻനിറുത്തി സംസാ രിക്കുകയെന്ന സ്വഭാവമേ നബി ˜ ക്കില്ല എന്നാണല്ലോ ഇതിന്റെ അർത്ഥം. എന്നാൽ പിന്നെ അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും ഏതിനെ ആധാരമാക്കിയാണ് എന്ന് ചോദിക്കപ്പെട്ടേക്കാം. അതിനുള്ള മറുപടിയായിട്ടാണ്, അത് അദ്ദേഹത്തിന് ലഭിക്കുന്ന വഹ്യല്ലാതെ മറ്റൊന്നുമല്ല ( ള്ളിങൾീഷ ) എന്ന് പറഞ്ഞിരിക്കുന്നത്. ഇൗ വാക്യത്തിലെ ) എന്ന സർവ്വനാമം ( )കൊണ്ടുദ്ദേശ്യം നബി ˜ സംസാരിക്കുന്നത് എന്നായിരിക്കാം. അഥവാ വഹ്യ് മൂലവും, വഹ്യിന്റെ അടിസ്ഥാനത്തിലും മാത്രമാണ് അവിടുന്ന് സംസാ രിക്കാറുള്ളത് എന്ന് സാരം. അവിടുത്തെ സംസാരങ്ങളിൽ ഏറ്റവും പ്രധാനമാ യത് അവിടുന്ന് പ്രബോധനം ചെയ്യുന്ന സംശയമി ല്ല. അതിന്റെ പേരിലാണല്ലോ നബി ˜ യുടെ നേരെ ആക്ഷേപങ്ങളും നിഷേധ ങ്ങളും ഉണ്ടായിരിക്കുന്നതും. ആകയാൽ, ആ സർവ്വനാമം ഉദ്ദേശി ച്ചാണെന്ന് വരാം. സൂ: ശൂറായുടെ അവസാനത്തിൽ കണ്ടതുപോലെ, വഹ്യ് ഒന്നിലധികം പ്രകാരത്തിൽ ഉണ്ടാകാമെങ്കിലും, വഹ്യ് ജിബ്റീൽ (അ) എന്ന മലക്ക് മുഖാന്തരമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത വചനത്തിൽ ഇതി നെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. ഇബ്നു ഉമർ (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരി ക്കുന്നു: റസൂൽ തിരുമേനി ˜ യിൽനിന്ന് കേൾക്കുന്നതെല്ലാം മനഃപാഠ മാക്കണമെന്ന ഉദ്ദേശ്യത്തോടെ എഴുതി വെക്കാറുണ്ടായിരുന്നു. ചില ആളുകൾ എന്നെ വിരോധിച്ചു. അവർ പറഞ്ഞു: റസൂൽ തിരുമേനി ˜ യിൽ നിന്ന് കേൾക്കുന്നതെല്ലാം എഴുതുന്നു. റസൂലാകട്ടെ, ഒരു മനുഷ്യനാണ്, ദ്വേഷ്യമുള്ള (അതുകൊണ്ട് ചിലപ്പോൾ സംസാരത്തിൽ വല്ല നീക്കുപോക്കും ഉണ്ടായേക്കാമല്ലോ.) അങ്ങനെ ഞാൻ അത് നിറുത്തിവെ ച്ചു. ഞാനിത് റസൂൽ തിരുമേനി ˜ യോട് പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: (എഴുതിക്കൊള്ളുക, എന്റെ ദേഹം യാതൊരു വന്റെ കയ്വശമാണോ അവൻ തന്നെ സത്യം! എന്നിൽനിന്ന് യഥാർത്ഥമല്ലാതെ പുറത്തുവരികയില്ല.) (അ; ദ;) അബൂഹുറയ്റഃ (റ)യിൽനിന്ന് ഇപ്രകാരം നിവേ ദനം ചെയ്യപ്പെടുന്നു: ഞാൻ യഥാർത്ഥമല്ലാതെ ) എന്ന് റസൂൽ ˜ പറയുകയുണ്ടായി. അപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: റസൂലേ, അവിടുന്ന് ഞങ്ങളോട് വിനോദം (തമാശ) പറയാറു തിരുമേനി പറഞ്ഞു: (നിശ്ചയമായും ഞാൻ പറയുകയില്ല (അ.) അടുത്ത 5 മുതൽ 18 വരെയുള്ള ആയത്തുകളിലെ ചിലവാക്യങ്ങളുടെ വ്യാഖ്യാ നത്തിൽ, വ്യാഖ്യാതാക്കൾക്കിടയിൽ പരസ്പരം വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ കാണാവുന്നതാണ്. ചില പടങ്ങളുടെയും, ചില സർവ്വനാമ ( ) ങ്ങളുടെയും ഉദ്ദേശ്യം ഓരോരുത്തരും മനിലാക്കിയതിൽ നിന്നാണ് പ്രസ്തുത അഭിപ്രായങ്ങൾ ഉഗ്ഗവിക്കുന്നത്. മാത്രമല്ല, അവയിലെ പ്രതിപാദ്യവിഷയം, നമ്മുടെ അറിവിനും, ഭൗതിക കാഴ്ചപ്പാടുകൾക്കും ഉപരിയായതുമാകുന്നു. എന്നി രിക്കെ, പരസ്പരവിരുദ്ധമല്ലെങ്കിലും ഒരാൾ മനിലാക്കുന്നതിൽനിന്ന് വ്യത്യ സ്തമായ രൂപത്തിൽ വേറൊരാൾ മനിലാക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാൽ, പ്രാമാണ്യരായ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളിൽനിന്ന് ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്തും, ചില വാക്കുകൾക്ക് നിഘണ്ടുക്ക ളിൽ കാണുന്ന ഏതെങ്കിലും പ്രത്യേക അർത്ഥങ്ങളെ തിരഞ്ഞെടുത്തുംകൊണ്ട് ആ വചനങ്ങളിലെ ആശയങ്ങളെ ഭൗതിക കാഴ്ചപ്പാടുകളിൽ ഒതുക്കി നിറുത്ത ത്തക്ക അർത്ഥവ്യാഖ്യാനം നൽകുവാൻമറ്റ് ചിലേടങ്ങളിലുമെന്നപോലെസ്ഥാപിത താൽപര്യക്കാരായ ചിലർ മുതിർന്ന് കാണാം. സ്വീകാര്യമായ പ്രമാ ണങ്ങൾക്കും, വ്യാഖ്യാതാക്കളിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾക്കും തികച്ചും എതിരായ ആ നൂതനവ്യാഖ്യാനം സ്വീകരിക്കു വാൻ മനഃസാക്ഷിയു ള്ള സത്യവിശ്വാസികൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനെപ്പറ്റി ഒരു വിശകലനം നടത്തുവാൻ മിനക്കെടുന്നപക്ഷം അത് കുറെ ദീർഘിച്ച് പോയേക്കുമെന്നതുകൊണ്ട് അതിലേക്ക് പ്രവേശിക്കുവാൻ നാം ഉദ്ദേ ശിക്കുന്നില്ല. വ്യാഖ്യാന പണ്ഡിതൻമാർക്കിടയിൽ പ്രസ്തുത വചനങ്ങളുടെ വ്യാഖ്യാനങ്ങളിൽ വ്യത്യസ്താഭിപ്രായമുണ്ടെന്ന് പറഞ്ഞുവല്ലോ. എങ്കിലും ഒരു വാസ്തവം ശ്രദ്ധേയമാണ്. 5 മുതൽ 18 വരെയുള്ള ആയത്തുകളിലെ പ്രതിപാദ്യ വിഷയം, ജിബ്രീൽ(അ) എന്ന മലക്ക് അദ്ദേഹത്തിന്റെ സാക്ഷാൽ രൂപത്തിൽ നബി ˜ പ്രത്യക്ഷപ്പെട്ട അവസരത്തിലും, നബി ˜ യുടെ പ്രസിദ്ധമായ സംഭവിച്ച സംഭവങ്ങളാണെന്നുള്ള തിൽ അവർക്കിടയിൽ തർക്കമില്ല. സ്വഹാബികളും മുൻഗാമികളായ പണ്ഡിത വര്യൻമാരും അടങ്ങുന്ന ബഹുഭൂരിപക്ഷം വ്യാഖ്യാതാക്കളും ഇതിൽ യോജിച്ചിരിക്കുന്നു. വാക്യങ്ങളുടെയും, ഹദീഥുകളുടെയും അടിസ്ഥാ നത്തിലുള്ള ആ മാർഗംതന്നെ നമുക്കും സ്വീകരിക്കാം. മറ്റുള്ളതെല്ലാം തള്ളിക്ക ളയുകയും ചെയ്യാം. യ്യലവ (5) ശക്തിമത്തായ കഴിവുക ളുള്ള ഒരാൾ അദ്ദേഹത്തെ പഠിപ്പിച്ചി രിക്കുകയാണ്;- 6 പ (അതെ) ബലവാനായുള്ള ഒരുവൻ, അങ്ങനെ, അദ്ദേഹം ശരിക്ക് നിലകൊണ്ടു. ധ സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പ 7 പ അദ്ദേഹമാകട്ടെ, ഉന്നതമായ (നഭോ) മണ്ഡലത്തിലുമായിരുന്നു. 5 പ അദ്ദേഹത്തെ പഠിപ്പിച്ചു കഠിനമായവൻ, ഊക്കൻ, ശക്തൻ ശക്തികൾ (വൻകഴിവ്) (6) ബലവാൻ, ബുദ്ധിശക്തിയുള്ളവൻ എന്നിട്ട് അദ്ദേഹം ശരിയായി നിലകൊണ്ടു (7) അദ്ദേഹമാകട്ടെ, അദ്ദേഹം മണ്ഡല (ചക്രവാള)ത്തിൽ ആയിരുന്നു, ബഹിർഭാഗത്തിലാണ് ഉന്നതമായ നബി ˜ പ്രബോധനം ചെയ്യുന്ന സന്ദേശങ്ങൾ അവിടുത്തേക്ക് എങ്ങനെ ലഭിക്കുന്നുവെന്ന് വിവരിക്കുകയാണ്. പലവിധശക്തികളുള്ള അതി ബലവാനായ ഒരാൾ നഭോമണ്ഡലത്തിൽ ശരിയായ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അത് പഠിപ്പിച്ചിരിക്കുകയാണ്. അങ്ങനെയാണ് അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിവ് ലഭിക്കുന്നത്. അല്ലാതെ, അദ്ദേഹം കളവ് പറയുന്നതോ, ഭ്രാന്ത്പറയുന്നതോ ഒന്നുമല്ല എന്ന് സാരം. ശക്തിമത്തായ കഴിവുകളുള്ളവൻ ( )എന്നും, ബലവാൻ( വീജ ) എന്നും പറഞ്ഞത് ജിബ്രീൽ (അ) എന്ന മലക്കിനെ ഉദ്ദേശിച്ചാകുന്നു. എന്ന വാക്കിന് ബുദ്ധിശക്തി, ആലോചനശക്തി, വമ്പിച്ച ശക്തി, കൗതുകമുള്ള പ്രകൃ തി, എന്നൊക്കെ അർത്ഥം കൊടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഗുണങ്ങളെല്ലാം തികഞ്ഞ ആളാണ് ജിബ്രീൽ (അ) എന്നതിൽ സംശയമില്ല. അദ്ദേഹമാണ് അല്ലാ ഹുവിന്റെ അനുമതിയോടെ അത് ഇറക്കിക്കൊടുത്തിരിക്കുന്നതെന്ന് സൂ: അൽബ ക്വറഃ 97 ൽ അല്ലാഹു വ്യക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 26 : 193 ൽ വിശ്വ ( ) എന്നും, 16 : 102 ൽ പരിശുദ്ധാത്മാവ് ( ) എന്നും ജിബ്രീലിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു. സൂ: തക്വീർ ( ) 19 : 23 ൽ അല്ലാഹു പറയുന്നു: ഇത് മാന്യനായ, ശക്തി മാനായ, അർശിന്റെ നാഥന്റെ അടുക്കൽ സ്ഥാനമുള്ളവനായ, അവിടെ അനുവദി ക്കപ്പെടുന്നവനായ, വിശ്വസ്തനായ ഒരു ദൂതൻ പറഞ്ഞുകൊടുത്ത വാക്കാകു ന്നു. നിങ്ങളുടെ ആൾ (നബി) ഒരു ഭ്രാന്തനൊന്നുമല്ല. അദ്ദേഹം അദ്ദേഹത്തെ (ആ ദൂതനെ) സ്പഷ്ടമായ നഭോമണ്ഡലത്തിൽവെച്ച് :ൽറൾയ നബി ˜ ജിബ്രീലിനെ (അ) അദ്ദേഹത്തിന്റെ സാക്ഷാൽ രൂപത്തിൽ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്ന് ഹിറാമലയിൽവെച്ചും, മറ്റൊന്ന് പേരിൽ അറിയപ്പെടുന്ന പ്രസിദ്ധ വാനാരോഹണയാത്രയിലും. ഇവ യിൽ ഒന്നാമത്തേതിനെക്കുറിച്ചാണിവിടെ 5 മുതൽ 12 വരെയും താഴെ സൂ: തക്വീർ 19 മുതൽ 23 വരെയുള്ള വചനങ്ങളിലും പ്രസ്താവിക്കുന്നത്. രണ്ടാമ ത്തേതിനെക്കുറിച്ച് തുടർന്നുള്ള 13 മുതൽ 18 വരെ വചനങ്ങളിലും പ്രസ്താവി ക്കുന്നുണ്ട്. രണ്ടാമത്തേതിനെപ്പറ്റി സൂ: തക്വീറിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ഇബ്നു കഥീർ (റ) പറയുന്നതുപോലെ, സൂ: തക്വീറിന്റെ അവതരണം മുമ്പായിരിക്കാം. നബി തിരുമേനി ˜ ഹിറാഗുഹയിൽവെച്ച് ഒന്നാമതായി മലക്ക് മു ഖേന വഹ്യ് ലഭിച്ചതും, അപ്പോൾ സൂ: അലക്വ് ( ) അവതരിച്ചതും പ്രസി ദ്ധമാണല്ലോ. പിന്നീട് കുറെ നാളത്തേക്ക് വഹ്യ് വരാതിരിക്കുകയു ണ്ടായി. വഹ്യ് വീണ്ടും ലഭിച്ചുകൊണ്ടിരിക്കുവാനുള്ള ആവേശവും, ആ മഹാനുഗ്രഹം നിന്നു പോയതിനെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം തിരുമേനിക്ക് അസ്വസ്ഥതതോ ന്നി. വല്ല കുന്നിൻ മുകളിലും കയറി താഴെവീണു മരണപ്പെട്ടെങ്കിലോ എന്നു പോലും തിരുമേനിക്കുതോന്നിപ്പോയിരുന്നു. ഇങ്ങനെയുള്ള അവസരത്തിൽ തിരു മേനിയെ സമാധാനിപ്പിക്കുന്ന ചില കേൾക്കുമായിരുന്നു. അതുകേൾക്കുമ്പോൾ മനിന് സമാധാനം വരും. വീണ്ടും അസ്വാസ്ഥ്യം തോന്നും. ഇങ്ങനെയിരിക്കെ, ഒരിക്കൽ മലക്ക്ജിബ്രീൽ (അ) തന്റെ സാക്ഷാൽരൂപത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിന് അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നു. ആകാശത്തിനും പീഠത്തിലായിക്കൊണ്ടായിരുന്നു അദ്ദേഹം പ്രത്യക്ഷനായത്. അദ്ദേ ഹത്തിന്റെ വമ്പിച്ച ആ സൃഷ്ടിരൂപം ചക്രവാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടുമാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് ശിൾിക്തൃക്കടസ്ലിമ (അദ്ദേഹം ശരി ക്ക്യഥാരൂപത്തിൽനിലകൊണ്ട്; അദ്ദേഹം ഉന്നതമായ മണ്ഡലത്തിലുമായി രുന്നു) എന്ന് പറഞ്ഞതും, തുടർന്ന് 8 മുതൽ 12 കൂടിയ അഞ്ചുവചനങ്ങളിൽ വിവരിക്കുന്നതും. അഹ്മദ് (റ), ബുഖാരി (റ), മുസ്ലിം (റ) തുടങ്ങിയ മഹാൻമാ രെല്ലാം രേഖപ്പെടുത്തിയതും, ഇസ്ലാം ചരി്ര തത്തിൽ പ്രസിദ്ധമായതുമാണ് ഇൗ (അ) കണ്ടശേഷം നടന്നതെന്താണെന്ന് അടുത്ത വചന ങ്ങളിൽ തുടർന്ന് പറയുന്നു:- (8) പിന്നീട് അദ്ദേഹം അടുത്തു; അങ്ങനെ, (കൂടുതൽ) അടുത്തു വന്നു;- 9 പ എന്നിട്ട് രണ്ട് വില്ലിന്റെ അള വിൽ, അല്ലെങ്കിൽ (അതിലും) കൂടു തൽ അടുപ്പമായിത്തീർന്നു. 8 പ പിന്നെ അദ്ദേഹം അടുത്തു അങ്ങനെ അടുത്തുകൂടി, കീഴ്പോ ട്ടുവന്നു (9) ർസ്ലിന്ദിമ എന്നിട്ട് ആയി അളവിൽ, തോത്, ഞാൺ (പോലെ) രണ്ട് വില്ലിന്റെ അല്ലെങ്കിൽ കൂടുതൽ അടുത്തത്. അതായത്, ചക്രവാളത്തിനുമീതെ പ്രത്യക്ഷപ്പെട്ടശേഷം മലക്ക് നബി ˜ യു മായി അടുത്തടുത്തു. അടുത്തു വന്നു എന്ന് സാരം. രണ്ട് മനു ഷ്യൻമാർ തമ്മിലോ, മറ്റേതെങ്കിലും രണ്ട് ഭൗതിക ജീവികൾ തമ്മിലോ അടുക്കു ന്നതുപോലെയുള്ള അടുപ്പമല്ല ഇത്. ജഡജീവിയും ഭൂവാസിയുമായ മനുഷ്യവർഗ ത്തിന്റെ നേതാവും, ആത്മീയജീവിയും ഉപരിലോകവാസിയുമായ മലക്ക് വർഗ ത്തിന്റെ നേതാവും തമ്മിൽ കൂടിയിണങ്ങുവാനുള്ള ഒരസാധാരണ കൂടിക്കാഴ്ച യായിരുന്നു ഇത്. എന്നിരിക്കെ, അല്ലാഹുവും റസൂലും പറഞ്ഞുതന്നതിനപ്പുറം ആ അടുപ്പത്തെക്കുറിച്ച് വിശദീകരിക്കുവാൻ നമുക്ക് സാധ്യമല്ല. യ്യൃട്ടിക്കടൃൾിയി ഗ്മസ്ലിയ എന്ന വാക്കിന് രണ്ട് വില്ലിന്റെ "രണ്ട് വില്ലിന്റെ വാക്കർത്ഥം. രണ്ട് വസ്തുക്കൾ തമ്മിൽ അടുത്തുവെന്ന് കാണി ക്കുന്ന ഒരു ഉപമാലങ്കാര പ്രയോഗമാണിത്. പ്രയോഗത്തിന്റെ ഉൽഭവത്തെക്കു റിച്ച് ഭിന്നമായ പ്രസ്താവനകൾ കാണാമെങ്കിലും ഉദ്ദേശ്യം അതാണ് എന്നതിൽ തർക്കമില്ല. ധ 1 0 പ ങ്ങെ ന , ദേ്ദ ഹം അവന്റെ (അല്ലാഹുവിന്റെ) അടി യാന്ന് (ബോധനം) നൽ കിയത് (ഒക്കെ) നൽകി. 10 പ എന്നിട്ട് അദ്ദേഹം (അവൻ) വഹ്യ് നൽകി അവന്റെ (ത ന്റെ) അടിയാന്ന് വഹ്യ് നൽകിയത് തമ്മിൽ അടുത്ത ശേഷം, അല്ലാഹുവിന്റെ അടിയാനായ നബി ˜ ജിബ്രീൽ (അ) അല്ലാഹുവിങ്കൽ നിന്നുള്ള സന്ദേശങ്ങൾ ബോധനം നൽകി (11) അദ്ദേഹം (നബി) കണ്ട തിന്റെ ഹൃദയം (നിഷേധിച്ചു) കള വാക്കിയില്ല. 12 പ എന്നിരിക്കെ, അദ്ദേഹം കാണുന്നതിന്റെ പേരിൽ അദ്ദേഹ ത്തോട് നിങ്ങൾ (സംശയിച്ച്) തർക്കം നടത്തുകയോ?! പ കളവാക്കിയില്ല (നിഷേധിച്ചില്ല) വല്ല ഹൃദയം അത് (അദ്ദേഹം) കണ്ടത് (12) എന്നിരിക്കെ നിങ്ങളദ്ദേഹത്തോട് തർക്കം നടത്തുകയോ, വഴക്കടിക്കുകയോ അദ്ദേഹം കാണുന്നതിന്റെ പേരിൽ നബി ˜ കണ്ണുകൊണ്ട് കണ്ട ആ കാഴ്ചയെപ്പറ്റി വല്ല സംശയമോ, ചാഞ്ച ല്യമോ തോന്നി അവിടുന്ന് നിഷേധിച്ചില്ല; അത് യഥാർത്ഥവും സത്യവുമായ അനുഭവമാണെന്ന് ഹൃദയത്തിന് ബോധ്യം വരുകതന്നെ ചെയ്തു. എന്നിരിക്കെ, അദ്ദേഹത്തിനുണ്ടാകുന്ന ഇത്തരം ദർശനങ്ങളെപ്പറ്റി നിങ്ങൾ നിഷേധിച്ചു തർക്കിച്ചും കൊണ്ടിരിക്കുന്നത് ന്യായമല്ല എന്ന് സാരം. എത്രയോ പ്രാവശ്യം ജിബ്രീൽ (അ) നബി ˜ യുടെ അടുക്കൽ വന്ന് വഹ്യ് നൽകുകയുണ്ടായിട്ടു ണ്ട്. ചിലപ്പോൾ ശബ്ദം കേട്ടും, ചിലപ്പോൾ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടും, മറ്റ് വിധത്തിലും അത് സംഭവിക്കും. എന്നാൽ മേലുദ്ധരിച്ച ഹദീഥിൽ കണ്ടതു പോലെ സാക്ഷാൽ രൂപത്തിൽ രണ്ട് പ്രാവശ്യമേ നബി ˜ അദ്ദേഹത്തെ കണ്ടി ട്ടുള്ളൂ. ഒന്നാമത്തേത് ഭൂമിയിൽ -മക്കയിൽവെച്ചുതന്നെ. അതിനെപ്പറ്റിയാണ് മുകളിൽ പ്രസ്താവിച്ചത്. ഉപരിലോകത്തുവെച്ചുണ്ടായ രണ്ടാമത്തെ സംഭവത്തെ ക്കുറിച്ച് അടുത്ത വചനങ്ങളിൽ വിവരിക്കുന്നു. (13) തീർച്ചയായും അദ്ദേഹം (നബി) വേറെ ഒരു പ്രാവശ്യത്തി (ലെ വരവി)ലും അദ്ദേഹത്തെ (ജിബ്രീലിനെ) കണ്ടിട്ടുണ്ട്;- എന്ന് സാരം. എന്ന ക്രിയയുടെ കർത്താവായി അതിൽ അന്തർഭവിച്ചു കിട പ്പുള്ള സർവ്വനാമം ( ഹ്മഞ്ഞക്ക ) ജിബ്രീലിനെ ഉദ്ദേശിച്ചാണെന്ന നിലക്കാണ് ഇപ്പ റഞ്ഞത്. അത് അല്ലാഹുവിനെ ഉദ്ദേശിച്ചുള്ളതാണെന്നും വരാം. ചില വ്യാഖ്യാ താക്കൾ അങ്ങനെയും അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോൾ അതിന്റെ സാരം, ജിബ്രീൽ (അ) മുഖാന്തരം അല്ലാഹു തന്റെ അടിയാനായ നബി ˜ വഹ്യ് നൽകി എന്നുമായിരിക്കും. രണ്ടായാലും ആശയം ഒന്നുതന്നെ. (14) സിദ്റത്തുൽ മുൻതഹാ യുടെ ധ അറ്റത്തെ ഇലന്തമരത്തിന്റെ പ അടുക്കൽ വെച്ച്. 15 പ അതിന്റെ അടുക്കലാണ് ആവാസത്തിന്റെ സ്വർഗം. 16 പ അതായത്, (ആ) ഇലന്തമ രത്തെ ആവരണം ചെയ്തത് (ഒ ക്കെ) ആവരണം ചെയ്തിരുന്ന പ്പോൾ, ധ അപ്പോഴാണതുണ്ടായത്. പ 17 പ (നബിക്ക്) കാഴ്ച തെറ്റി പ്പോയില്ല; അത് ക്രമം വിട്ടതുമില്ല. 18 പ തീർച്ചയായും അദ്ദേഹ ത്തിന്റെ റ∫ിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ നിന്നും (പലതും) അദ്ദേഹം കാണുകയുണ്ടായി. 13 പ തീർച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് ഒരു പ്രാവശ്യം, ഒരു ഇറക്കത്തിൽ (വരവിൽ) വേറെ, മറ്റൊരു (14) ഇലന്തയുടെ അടുക്കൽവെച്ച് അറ്റത്തെ, ഒടുക്കത്തെ
53:15–24عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ
إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ
مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ
Passage continues through verse 53:24.
(15) അതിന്ന ടുക്കലുണ്ട്, അടുക്കലാണ് ആ വാസ(വാസസ്ഥല)ത്തിന്റെ സ്വർഗം (16) ആവരണം ചെയ്തിരുന്നപ്പോൾ, മൂടിയ ഇലന്തയെ ആവരണം ചെയ്തത്, മൂടിയത് (ഒക്കെ) (17) തെറ്റിയിട്ടില്ല, വക്രത ബാധി ച്ചില്ല കണ്ണ്, കാഴ്ച, ദൃഷ്ടി ക്രമം വിട്ടതുമില്ല, അതിക്രമിച്ചിട്ടുമില്ല (18) തീർച്ചയായും അദ്ദേഹം കണ്ടിട്ടുണ്ട് ദൃഷ്ടാന്തങ്ങളിൽനിന്ന് തന്റെ റ∫ിന്റെ അതിമഹത്തായ, ഏറ്റം വലുതായ (വാനയാത്രയിൽ) വെച്ച് നബി ˜ ജിബ്രീലി(അ)നെ സാക്ഷാൽ രൂപത്തിൽ കണ്ട സംഭവമാണിത്. സിദ്റത്തുൽ മുൻതഹാ( ) എന്നാൽ അറ്റത്തെ ഇലന്തവൃക്ഷം എന്ന് വാക്കർത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം ഇത് അദൃശ്യലോകത്തെ വൃക്ഷമായതുകൊണ്ട് നിലോ ഹദീഥിലോ കണ്ടതിൽ കവിഞ്ഞ് അതിനെപ്പറ്റി അഭിപ്രായമൊന്നും പറ യുവാൻ സാധ്യമല്ല. സജ്ജനങ്ങളുടെ ആവാസമാകുന്ന -നിവാസകേന്ദ്രമായസ്വർഗം ( ) അതിന്റെ അടുക്കലാണെന്ന് അല്ലാഹു പ്രസ്താവിച്ചതിൽനിന്ന് ലോകത്തിലെ വൃക്ഷമല്ല എന്ന് സ്പഷ്ടമാണ്. സംഭവം മുസ്ലിംകൾക്കിടയിൽ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്ലിം (റ) തുടങ്ങിയ മഹാൻമാരെല്ലാം പല മാർഗങ്ങളിൽകൂടി ഉദ്ധ രിച്ച പല ഹദീഥുകളിലും അതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ജിബ്രീൽ (അ) നബി ˜ യെ കൂട്ടിക്കൊണ്ട് ഓരോ ആകാശത്തും ചെന്നതും അവിടെവെച്ചുണ്ടായ സംഭ വങ്ങളും, കണ്ട ദൃഷ്ടാന്തങ്ങളും അവയിൽ പ്രസ്താവിച്ച് കാണാം. അക്കൂട്ടത്തിൽ ഏഴാമത്തെ ആകാശത്തിൽവെച്ചുണ്ടായ സംഗതികൾ വിവരിക്കുന്ന മദ്ധ്യെ ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: (സാരം: പിന്നീട് എന്നെ സിദ്റത്തുൽ മുൻതഹായിലേക്ക് ഉയർത്തി ക്കൊണ്ടുപോയി. നോക്കുമ്പോൾ, അതിന്റെ ഫലങ്ങൾ ഹജറി ലെ വലിയ തോൽ കുടങ്ങളെപ്പോലെയും, അതിന്റെ ഇലകൾ ആനയുടെ ചെവികൾപോലെയുമിരി ക്കുന്നു! എന്റെ റ∫ിന്റെ കാര്യം -കളിൽനിന്നും അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരിക്കയാൽ അതിന് സ്ഥിതിമാറ്റം വന്നിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽ ആർക്കും തന്നെ, അതിന്റെ സൗന്ദര്യംനിമിത്തം അതിനേ വർണിക്കുവാൻ സാധ്യമല്ല.(ബു, മു.) മറ്റൊരു നിവേദനത്തിൽ അതിനെ പല വർണങ്ങളും ആവരണം ചെയ്തിരിക്കു ന്നു.അവ എന്തൊക്കെയാണെന്ന് എനിക്കറിഞ്ഞുകൂടാ( ) എന്നും പറഞ്ഞിരിക്കുന്നു. മുസ്ലിമും (റ) മറ്റും നിവേദനം ചെയ്ത ഒരു ഹദീ ഥിൽ, മുകളിൽനിന്ന് കീഴ്പോട്ട് ഇറങ്ങുന്ന കാര്യങ്ങളും, അടിയിൽനിന്ന് മേൽപ്പോട്ട് കയറുന്ന കാര്യങ്ങളും ചെന്നവസാനിക്കുന്ന ഒരു കേന്ദ്രമാണ് അതെന്ന് പ്രസ്താ വിച്ചു കാണാം. വേറെ ചില ഹദീഥുകളിൽ മലക്കുകൾ അതിനെ ആവരണം ചെയ്തിട്ടുള്ളതായും പ്രസ്താവിച്ചിട്ടുണ്ട്. (ദീർഘിച്ചുപോകുന്നതുകൊണ്ട് ഹദീ ഥുകൾ ഉദ്ധരിക്കുന്നില്ല.) മേൽ ഉദ്ധരിച്ചതിൽനിന്ന് നമുക്ക് മനിലാക്കാം: ഒരു രാജ്യമാണ് ഹജർ. മദീനഃയുടെ അടുത്തും, യമനിലും മറ്റും ഇതേ പേരിലുള്ള രാജ്യങ്ങളുണ്ടായിരുന്നു. ഇവിടെ ഏതാണ് ഉദ്ദേശ്യമെന്ന് തീർത്തു പറയുവാൻ പ്രയാസമുണ്ട്. 1) ഭൂമിയിലെ ഏതെങ്കിലും ഒരു വൃക്ഷമല്ല; അലങ്കാരരൂപത്തിൽ പറയപ്പെട്ടതുമല്ല; ആകാശലോകത്ത് സ്ഥിതിചെയ്യുന്ന ഒരു യഥാർത്ഥ വൃക്ഷമാണത്. നടന്നുകൊണ്ടിരിക്കുന്നതും, വിവിധ ദൃഷ്ടാ ന്തങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു മഹത്തായ കേന്ദ്രമാണത്. അതുകൊണ്ടാ യിരിക്കാം അതിന് അർത്ഥത്തിലുള്ള ആ പേർ നൽകപ്പെട്ടത്. 3) 16 -ാം വചനത്തിന്റെ ഒരു സാമാന്യ വ്യാഖ്യാനമായി ആ വൃക്ഷത്തെ പ്പറ്റി പ്രസ്തുത ഹദീഥുകളിൽ കണ്ട വിവരങ്ങളെ നമുക്ക് സ്വീകരിക്കാവുന്നതാ ണ്. മേൽ സൂചിപ്പിച്ചതുപോലെ, അല്ലാഹുവിനും റസൂലിനും മാത്രം അറി യാവുന്ന എത്രയോ വമ്പിച്ച ദൃഷ്ടാന്തങ്ങളും കാഴ്ചകളും അന്ന് റസൂൽ തിരു മേനി ˜ കണ്ടറിഞ്ഞിട്ടുണ്ട്. ആ കാഴ്ചകൾ നിമിത്തം അവിടുത്തേക്ക് എന്തെ ങ്കിലും പാകപ്പിഴവോ, അമളിയോ പിണഞ്ഞിട്ടില്ല. അവിടുന്ന് എല്ലാം ശരിക്ക് ഗ്രഹി ച്ചിരിക്കുന്നു. എന്നൊക്കെയാണ് 17, 18 വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെക്കുറിച്ചും, അതിൽ യുക്തിവാദക്കാർക്ക് അനുകൂലി ക്കുവാൻ കഴിയാത്ത ഭാഗങ്ങളെക്കുറിച്ചും സൂറത്തുൽ നാം സംസാരിച്ചിട്ടുണ്ട്. നബി തിരുമേനി ˜ യാതൊരു പിഴവും പറ്റിയിട്ടില്ല, അല്ലാഹുവിന്റെ പക്കൽനിന്നുള്ള വഹ്യ് പ്രകാരമാണ് അവിടുന്ന് പ്രബോധനം നടത്തുന്നത്. വഹ്യ് ലഭിക്കുന്ന മാർഗം ഇന്നതാണ്, മറ്റാരും പ്രാപിച്ചിട്ടില്ലാത്ത പല ഉന്നത പദ വികളും സിദ്ധിച്ച മഹാനാണ് തിരുമേനി, എന്നൊക്കെ പ്രസ്താവിച്ചശേഷം, അതെല്ലാം വ്യാജമാക്കി നിഷേധിക്കുന്ന മുശ്രിക്കുകളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (19) എന്നാൽ,നിങ്ങൾ കണ്ടുവോ ലാത്തയെയും ഉായെയും. 20 പ മറ്റേ മൂന്നാമത്തേതായ 19 പ സ്വീകരിച്ചുവന്നിരുന്ന നിരവധി ദൈവങ്ങളിൽ കൂടുതൽ പ്രസിദ്ധിയുള്ള മൂന്നെണ്ണമാണ് ഇവ. ) ഥക്വീഫ് ( ത്ഥട്ടദ്ധഗ ) ഗോത്രക്കാരുടെ വക ഒരു വിഗ്രഹമാണ്. മുൻകാ ലത്ത് ഹജ്ജിന് പോകുന്നവർക്ക് ഗോതമ്പത്തരികൊണ്ട് ഭക്ഷണമുണ്ടാക്കിക്കൊ ടുത്തിരുന്ന ഒരു നല്ല മനുഷ്യന്റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത്. ) ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിൻമേൽ ഒരു ക്ഷേത്രവും നിർമിക്കപ്പെട്ടിരുന്നു. മക്കഃയുടെയും, ഇടയിൽ നഖ്ലഃ എന്ന സ്ഥലത്തുള്ള അതിനെ ക്വുറൈശികൾ ആരാധിച്ചു വന്നിരുന്നു. മക്കഃയു ടെയും മദീനഃയുടെയും ഇടയിൽ മുശല്ലൽ എന്ന സ്ഥലത്തായിരുന്നു മനാത്ത് ( ഹുദൈൽ, ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹ മായിരുന്നു അത്. മറ്റേ വിശേഷണം അവയെ നിന്ദിച്ചുകൊ ണ്ടുള്ള ഒരു പ്രയോഗമാണ്. ഇങ്ങനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുക ളുടെ പ്രതിഷ്ഠകളാണെന്നും, മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്നുമാ യിരുന്നു മുശ്രിക്കുകളുടെ സങ്കൽപം. അതുകൊണ്ട് അല്ലാഹു അവരോട് ചോദി ക്കുന്നു:- (21) നിങ്ങൾക്ക് ആണും, അവന് (അല്ലാഹുവിന്) പെണ്ണുമോ?! പ അത് -എന്നാൽ (അങ്ങനെ യാണെങ്കിൽ) -നീതികെട്ട ഒരു ഓഹ രിയത്രെ! 21 പ നിങ്ങൾക്കോ ആണ് അവന് പെണ്ണും (22) അത് അപ്പോൾ, എന്നാൽ, അങ്ങിനെയെങ്കിൽ ഒരോഹരിയാണ്, പങ്കാണ് നീതികെട്ട, അക്രമപരമായ വ്യാജവാദങ്ങൾ പുറപ്പെടുവിക്കുന്നതിലും വേണ്ടേ അല്പമെങ്കിലും നീതി?! എനി, ആ വിഗ്രഹങ്ങളുടെ യഥാർത്ഥനില എന്താണെന്നോ?- (23) അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. ആ മുശ്രിക്കുകൾ പ ഊഹത്തെയും, (സ്വന്തം) മനു കൾ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിൻപറ്റുന്നില്ല. (വാസ്തവത്തിൽ) തങ്ങളുടെ റ∫ിങ്കൽ നിന്ന് അവർക്ക് നേർമാർഗം വന്നിട്ടുണ്ട്താനും. ധ എന്നിട്ടും അവർ അവയെ കൈവി ടുന്നില്ല! പ (24) അതല്ല, മനുഷ്യന് അവൻ വ്യാമോഹിക്കുന്നത് (ഒക്കെ) ഉണ്ടെന്നോ?! 25 പ എന്നാൽ, അല്ലാഹുവിന്റേ താണ് പരലോകവും, ആദ്യലോക (ഇഹലോക) വും. (23) അവയല്ല ചില പേരുകളല്ലാതെ നിങ്ങളവക്ക് നാമകരണം ചെയ്തു, പേരുവെച്ചതായ നിങ്ങളും നിങ്ങളുടെ പിതാ ക്കളും അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല അതിന്, അതി നെപ്പറ്റി ഒരു അധികൃതലക്ഷ്യവും, പ്രമാണവും അവർ പിൻപ റ്റുന്നില്ല ഊഹത്തെയല്ലാതെ ഇച്ഛിക്കുന്നതിനെയും മനുകൾ തീർച്ചയായും അവർക്ക് വന്നിട്ടുമുണ്ട് അവരുടെ റ∫ി ങ്കൽ നിന്ന് നേർമാർഗം, മാർഗദർശനം (24) അതല്ല മനുഷ്യ നുണ്ടോ അവൻ വ്യാമോഹിച്ചത്, കൊതിച്ചത്
53:25–28فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ
۞وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَـٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ
Passage continues through verse 53:28.
(25) എന്നാൽ അല്ലാ ഹുവിനാണ് അവസാനത്തെ (പര) ലോകം ആദ്യത്തെ (ഇഹ) ലോകവും ഇവരുടെ നയം കണ്ടാൽ, മനുഷ്യൻ ഇച്ഛിക്കുന്നതെല്ലാം അവന് ചെയ്യാം, അവൻ വ്യാമോഹിക്കുന്നതെല്ലാം അവന് നേടാം എന്നാണ് തോന്നുക. പക്ഷേ, ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ ഉടമാധികാരങ്ങളും അല്ലാഹുവിനു ള്ളതാണ്. അവൻ കല്പിച്ചതനുസരിച്ചേ മനുഷ്യന് എന്തും ചെയ്യാൻ അധികാര മുള്ളൂ. അവൻ നൽകുന്നതേ ആർക്കും ലഭിക്കുകയുമുള്ളൂ എന്ന് സാരം. വിഗ്ര ഹങ്ങൾ മലക്കുകളുടെ പ്രതീകങ്ങളാണ്, അവ തങ്ങൾക്ക് ശുപാർശയും രക്ഷയും നൽകും എന്നാണല്ലോ അവരുടെ വാദം. അതിന്റെ നിരർത്ഥത അടുത്ത വചന ങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- (26) ആകാശങ്ങളിൽ എത്രയോ മലക്കുകളുണ്ട്, അവരുടെ ശുപാർശ ഒട്ടുംതന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തി പ്പെടുകയും ചെയ്യുന്നവർക്ക് (ശു പാർശ ചെയ്യുവാൻ) അവൻ അനു വാദം നൽകിയതിന് ശേഷമല്ലാതെ 26 പ എത്രയോ ഉണ്ട്, എത്രയാണുള്ളത് മലക്കുകളായിട്ട് ആകാശങ്ങളിൽ ഉപകരിക്കയില്ല, പര്യാപ്തമാകയില്ല അവരുടെ ശുപാർശ യാതൊന്നും, ഒട്ടും ശേഷമല്ലാതെ അനുവാദം കൊടുക്കുന്നതിന് അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് ള്ളിക്കഢൃഞ്ചിഷിവ അവൻ തൃപ്തിപ്പെടുകയും ചെയ്യുന്ന ആകാശത്ത് കണക്കറ്റ മലക്കുകളുണ്ട്. അവർ അല്ലാഹുവിന്റെ ആദരണീയ രായ അടിയാൻമാരുമാണ്. ( ർൾലഞ്ചന്ദല ഛസ്ലച്ഛഥ ) എന്നാലും, അല്ലാഹുവിന്റെ അനുവാദം ശുപാർശ ചെയ്യാൻ അവർക്ക് സാദ്ധ്യമല്ല. അല്ലാഹു ഉദ്ദേശിക്കുകയും, തൃപ്തിപ്പെടുകയും ചെയ്യുന്നവർക്കും അല്ലാതെ ശപാർശ ചെയ്യാൻ അവൻ ആരെയും അനുവദിക്കയില്ല. അനുവാദമി ല്ലാത്ത ശുപാർശകൊണ്ട് ഫലവുമില്ല. എന്നിരിക്കെ, ആ മലക്കുകളുടെ പേരിൽ കെട്ടിച്ചമക്കപ്പെട്ട വിഗ്രഹങ്ങളുണ്ടോ അവർക്ക് ശുപാർശ ചെയ്ത് രക്ഷ നൽകുന്നു?! (27) നിശ്ചയമായും, പരലോക ത്തിൽ വിശ്വസിക്കാത്തവർ, പെൺവർഗത്തിന്റെ നാമകരണം (പോലെ) മലക്കുകൾക്ക് നാമക രണം ചെയ്തുവരുന്നു. (28) അവർക്ക് അതിനെപ്പറ്റി യാതൊരു അറിവും ഇല്ലതാനും, അവർ ഊഹത്തെയല്ലാതെ പിൻപറ്റു ന്നില്ല. ഊഹമാകട്ടെ, നിശ്ചയമായും യഥാർത്ഥത്തെ സംബന്ധിച്ച് ഒട്ടും തന്നെ ഉപകരിക്കുന്നതുമല്ല. 27 പ നിശ്ചയമായും ഒരുകൂട്ടർ വിശ്വസിക്കാത്ത പരലോകത്തിൽ അവർ നാമകരണം ചെയ്യുന്നു, പേരുവെക്കുന്നു മലക്കുകൾക്ക് പെണ്ണിന്റെ നാമകരണം. പെണ്ണിന് പേരുവെക്കുന്ന പ്രകാരം (28) അവർക്ക് ഇല്ലതാനും അതിനെപ്പറ്റി ഒരറിവും അവർ പിൻപറ്റുന്നില്ല ഊഹത്തെയല്ലാതെ നിശ്ചയമായും ഊഹമാകട്ടെ പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല) യഥാർത്ഥത്തെ സംബന്ധിച്ചു, കാര്യത്തിന് ഒന്നും, യാതൊന്നും ആ മുശ്രിക്കുകളുടെ ആദ്യത്തെ പരലോകത്തിൽ വിശ്വസിക്കുന്നില്ല. അതോ ടൊപ്പം മലക്കുകളെ അല്ലാഹുവിന്റെ പെൺമക്കളാണെന്നും, അവർ സ്ത്രീകളാ ണെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളുടേതായ നാമവിശേഷണങ്ങൾ അവർക്ക് നൽകുകയും ചെയ്യുന്നു. ഒരു ന്യായത്തെയും, അടിസ്ഥാനമാക്കിയല്ല, ഊഹത്തെ മാത്രം അടിസ്ഥാനമാക്കിയാണ്താനും അത്. സൂ: സുഖ്റുഫിൽ അല്ലാഹു പറ യുന്നു: പരമകാരുണികന്റെ അടിയാൻമാരാകുന്ന മലക്കുകളെ അവർ പെണ്ണു ങ്ങളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിന് ഇവർ സാക്ഷ്യം വഹി ച്ചിരുന്നുവോ? അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവർ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. ഛസ്ലച്ഛഥ മ്പഴ ഏൾപ്പഞ്ചഘവ സ്ലസൾൃട്ടിക്കഠു യ്യുല (ഊഹമാകട്ടെ, നിശ്ചയമായും യഥാർത്ഥത്തെ സംബ ന്ധിച്ച് ഒട്ടും ഉപകരിക്കുകയില്ല. എന്ന വാക്യം വളരെ ശ്രദ്ധേയമായ ഒരു പൊതു തത്വമാകുന്നു. ഒരു കാര്യത്തിന്റെ യഥാർത്ഥം മനിലാക്കുന്നതിനും, ഒരു കാര്യ ത്തെക്കുറിച്ച് വിശ്വാസം ഉറപ്പിക്കുന്നതിനും തക്കതായ രേഖയും ലക്ഷ്യവും തന്നെ വേണം. അഥവാ ഊഹമോ ധാരണയോ പോര. കാരണം ഊഹങ്ങളിൽ മിക്കതും അടിസ്ഥാനരഹിതമായിരിക്കും. നബി ˜ പറയുന്നു: (നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനത്തിൽവെച്ച് ഏറ്റവും കളവായതാകുന്നു.) (ബു.)
53:29–31فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا
ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَـٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى
(29) (നബിയേ) എന്നാൽ, നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞു കളയുകയും, ഐഹികജീവിതമ ല്ലാതെ ഉദ്ദേശം വെക്കാതിരിക്കു കയും ചെയ്യുന്നവരിൽനിന്ന് നീ ഒഴി ഞ്ഞുമാറിക്കൊള്ളുക. 30 പ അത്, അറിവിൽനിന്നുള്ള അവരുടെ ആകെത്തുകയത്രെ. നിശ്ചയമായും, നിന്റെ റ∫് തന്നെ യാണ് അവന്റെ മാർഗംവിട്ട് തെറ്റി പ്പോയവരെക്കുറിച്ച് കൂടുതൽ അറി യുന്നവൻ. നേർമാർഗം പ്രാപിച്ച വരെപ്പറ്റി കൂടുതൽ അറിയുന്നവനും അവനത്രെ. 29 പ എന്നാൽ (ആകയാൽ) നീ വിട്ടു (ഒഴിഞ്ഞു) മാറുക തിരിഞ്ഞുപോയവരിൽനിന്ന് നമ്മുടെ സ്മരണ (ഓർമ)യിൽനിന്ന് ഉദ്ദേശിക്കുകയും ചെയ്യാത്ത ജീവിതമല്ലാതെ ഐഹികമായ, ഇഹ ത്തിലെ (30) അത് അവർ എത്തിച്ചേർന്നതാണ്, അവരുടെ ആകെ ത്തുകയാണ് അറിവിൽനിന്ന് നിശ്ചയമായും നിന്റെ റ∫് അവ നത്രെ കൂടുതൽ (നല്ലവണ്ണം) അറിയുന്നവൻ തെറ്റിയ (പിഴച്ച) വരെപ്പറ്റി തന്റെ മാർഗം വിട്ടു അവൻതന്നെ കൂടുതൽ അറിയുന്നവൻ നേർമാർഗം പ്രാപിച്ചവരെപ്പറ്റി അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയും ബോധവുമില്ലാതെയും, ഐഹിക ജീവി തത്തെ ഏകലക്ഷ്യമായി സ്വീകരിച്ചുകൊണ്ടുമിരിക്കുന്നവരെ ഉപദേശിച്ചിട്ട് യാതൊരു ഫലവും ഉണ്ടാകുകയില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ അവഗ ണിച്ചു തള്ളിക്കളയുവാൻ അല്ലാഹു ഉപദേശിക്കുന്നു. കാരണം, അവരുടെ അറി വിന്റെ ആകെത്തുക ഐഹികജീവിതവും, അതിലെ സുഖഭോഗങ്ങളും മാത്രമാ യിരിക്കും. അതിനപ്പുറം അവർക്ക് ഒന്നും പ്രതീക്ഷിക്കുവാനോ ആഗ്രഹിക്കു വാനോ ഉണ്ടായിരിക്കയില്ല. അവരുടെ സർവ്വസ്വവും അതായിരിക്കും. അവരുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നതിയുമെല്ലാം അതിലേ അവർ ആലോചിക്കു അവയെക്കുറിച്ചല്ലാത്ത ഉപദേശങ്ങളും ദൃഷ്ടാന്ത ങ്ങളും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതല്ല. അനുഭവങ്ങൾ സാക്ഷ്യം വഹിക്കുന്ന ഒരു പരമാർത്ഥമാണ് ഇത്. നബി ˜ പ്രാർത്ഥിച്ചിരുന്നതായി ഹദീ ഥിൽ വന്നിട്ടുള്ള ഈ പ്രാർത്ഥന നാമും പ്രാർത്ഥിക്കുക. അല്ലാഹുവേ, ഇഹലോ കത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ; ഞങ്ങളുടെ അറിവിന്റെ ആകെത്തുകയും ണ്ടപ്പച്ഛല ത്സവ പ്ലഞ്ചമ്പ ത്സ ) (31) അല്ലാഹുവിന്റേതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലു ള്ളതും (എല്ലാം). തിന്മ ചെയ്ത വർക്ക് അവർ പ്രവർത്തിച്ചതനുസ രിച്ച് പ്രതിഫലം നൽകുവാനും, നന്മ ചെയ്തവർക്ക് ഏറ്റവും നല്ലത് പ്രതി ഫലം നൽകുവാനും വേണ്ടിയത്രെ (അത്). (31) അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ് ആകാശങ്ങ ളിലുള്ളത്ു ള്ളുമ സ്ലിലിവ ഭൂമിയിലുള്ളതും അവൻ പ്രതിഫലം നൽകുവാൻ വേണ്ടി തിന്മ ചെയ്തവർക്ക് അവർ പ്രവർത്തിച്ചതനുസരിച്ച്, പ്രവർത്തിച്ചതിന് പ്രതിഫലം നൽകുവാനും നന്മ (സുകൃതം) ചെയ്തവർക്ക് ഏറ്റവും നല്ലതിനെ ഏറ്റതും നല്ലത് ( ) കൊണ്ടുദ്ദേശ്യം സ്വർഗീയാനുഗ്രഹങ്ങൾതന്നെ. നന്മ ചെയ്യുന്നവരുടെ സ്വഭാവം എപ്രകാരമായിരിക്കുമെന്ന് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നത് കാണുക:-
53:32ٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ
(32) (അതെ) വലിയ പാപങ്ങ ളും, നീചവൃത്തികളും (തീരെ) വിട്ട കന്ന് നിൽക്കുവാൻ. ധ ഇവരാണ് നന്മ ചെയ്യുന്നവർ. പ കെ. ധ അത് സംഭവിച്ചേക്കാം. പ നിശ്ച യമായും, നിന്റെ റ∫് (പാപം) പൊറുക്കുന്നതിൽ വിശാലനാകു ന്നു. ഉദ്ഭവി പ്പിച്ച അവസരത്തിലും, നിങ്ങൾ നിങ്ങളുടെ മാതാക്കളുടെ വയറുക ളിൽ ഗർഭസ്ഥ ശിശുക്കളായിരിക്കു മ്പോഴും (എല്ലാംതന്നെ) അവൻ നിങ്ങളെക്കുറിച്ച് ഏറ്റവും അറിയുന്ന വനാകുന് നു. എന്നിരിക്കെ, നിങ്ങൾ നിങ്ങളെ സ്വയം (പരിശുദ്ധരാക്കി) വളർത്തിക്കാട്ടരുത്. സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാകുന്നു. (32) വർജ്ജിക്കുന്ന (വിട്ടകലുന്ന)വർ വലിയ പാപ ങ്ങളെ നീച (ദുഷ്ട)പ്രവൃത്തികളെയും (തുച്ഛമാ യ)ത് നിശ്ചയമായും നിന്റെ റ∫് പാപമോ ചനം വിശാലമായവനാണ് അവൻ ഏറ്റവും അറിയുന്നവനാണ് നിങ്ങ ളെക്കുറിച്ച് നിങ്ങളെ ഉൽഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദർഭങ്ങളിൽ ഭൂമിയിൽനിന്ന് നിങ്ങളായിരിക്കുമ്പോഴും ഗർഭസ്ഥശി ശുക്കൾ വയറുകളിൽ നിങ്ങളുടെ മാതാക്കളുടെ എന്നി രിക്കെ നിങ്ങൾ വളർത്തരുത്, പരിശുദ്ധമാക്കിക്കാട്ടരുത്, പ്രശംസിച്ച് പറയരുത് നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ അവൻ ഏറ്റവും അറി യുന്നവനാണ് സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ)പ്പറ്റി നിങ്ങളുടെ ഉഗ്ഗവം, വളർച്ച, വളർച്ചയുടെ ഓരോ ഘട്ടങ്ങൾ ആദിയായ വയും, നിങ്ങളുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹു ഏറ്റവും അറിയുന്നവനാ ണ്. എന്നിരിക്കെ, നിങ്ങളുടെ നന്മകളും പരിശുദ്ധതയും എടുത്തുകാട്ടി ആത്മപ്ര ശംസ ചെയ്യാനും വളർത്തിക്കാട്ടുവാനും മുതിരരുത് എന്ന് സാരം. അബൂസലമഃ യുടെ മകൾ സൈനബി ( )നു അവരുടെ വീട്ടുകാർ ബർറഃ ( പുണ്യവതി) എന്ന് നാമകരണം ചെയ്തപ്പോൾ നബി ˜ ഇപ്രകാരം പറ യുകയുണ്ടായി: ത്സ (നിങ്ങൾ നിങ്ങളെ സ്വയം വളർത്തിപ്പറയരുത്. നിശ്ചയമായും നിങ്ങളിലുള്ള പുണ്യവാൻമാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്) ഞങ്ങൾ എന്താണ് അവൾക്ക് പേര് നൽകേണ്ട തെന്ന് ചോദിച്ചപ്പോൾ തിരുമേനി നിർദ്ദേശം കൊടുക്കുകയും ചെയ്തു (മുസ്ലിം). ഒരു മനുഷ്യൻ ഉഥ്മാൻ (റ)ന്റെ അടുക്കൽ വന്ന് അദ്ദേഹ ത്തിന്റെ മുഖത്തുനോക്കി അദ്ദേഹത്തെ പുകഴ്ത്തിപ്പറയുകയുണ്ടായി. അപ്പോൾ മിക്വ്ദാദ് ( ) അയാളുടെ മുഖത്ത് മണ്ണ് വാരിയിട്ടുകൊണ്ട് ഇങ്ങനെ നടത്തുന്നവരെ കണ്ടാൽ, അവരുടെ മുഖത്ത് മണ്ണുവാ രിയിടുവാൻ ഞങ്ങളോട് നബി ˜ (മുസ്ലിം) അല്ലാഹുവിങ്കൽ ഏറ്റവും പ്രതിഫലം സുകൃതവാൻമാരുടെ സവിശേഷതയായി അല്ലാഹു ഇൗ വചനത്തിൽ ചൂണ്ടിക്കാട്ടിയ ഭാഗം പ്രത്യേകം മനിരുത്തേണ്ടതാകുന്നു. മനുഷ്യസഹജമായ വല്ല തെറ്റുകുറ്റങ്ങളും അവരുടെ പക്കൽ വന്നുപോയേക്കാമെന്നല്ലാതെ വലിയ പാപങ്ങളോ, നീചവൃ ത്തികളോ ആയ യാതൊന്നും അവർ ചെയ്കയില്ല. അതിൽനിന്നെല്ലാം അവർ തീരെ അകന്ന് നിൽക്കുന്നവരായിരിക്കും. ഇതാണത്: പ്രത്യേകം താക്കീത് ചെയ്യു പ്പെട്ടതോ, കർശനമായി വിരോധിച്ചതോ ആയ എല്ലാ കാര്യങ്ങളും വലിയ പാപ ങ്ങളി ( )ലും, നീചമോ നികൃഷ്ടമോ ആയി ഗണിക്കപ്പെടുന്ന എല്ലാ കാര്യ ങ്ങളും നീചവൃത്തികളി ( )ലും ഉൾപ്പെടുന്നു. പൊതുവിൽ വിരോധിക്കപ്പെ ട്ടതാണെങ്കിലും മനുഷ്യന്റെ പക്കൽ സാധാരണഗതിയിൽ വന്നുപിണഞ്ഞേക്കുന്ന ലഘുവായ തെറ്റുകുറ്റങ്ങളാണ് ( ) കൊണ്ടുദ്ദേശ്യം. മഹാ പാപങ്ങളിലും, നീചവൃത്തികളിലും അകപ്പെടാതെ സൂക്ഷിച്ചുപോരുന്നവരുടെ പക്കൽ വന്നേക്കാവുന്ന ചെറുപാപങ്ങളെ അല്ലാഹു അവർക്ക് പൊറുത്തുകൊ ടുക്കും എന്ന് താൽപര്യം. ഇൗ ആശയം മറ്റൊരു വചനത്തിൽ അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: (സാരം: നിങ്ങളോട് വിരോധിക്കപ്പെടുന്ന വലിയ കാര്യങ്ങളെ നിങ്ങൾ വിട്ടകന്ന് നിൽക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങൾക്ക് നാം മൂടിവെച്ച്പൊറുത്ത് -തരുകയും, നിങ്ങളെ മാന്യമായ പ്രവേശന സ്ഥാനത്ത് നാം പ്രവേശിപ്പിക്കുകയും ചെയ്യും. (4 : 31.) പൊറുത്തുകൊടുക്കുമെന്ന് മാത്രമല്ല, മാന്യമായ സ്ഥാനത്ത് പ്രവേശിപ്പിക്കുമെന്നുകൂടി ഇതിൽ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. പാപം പൊറുക്കുന്ന കാര്യത്തിൽ വളരെ വിശാലത കാണിക്കുന്നവനാണ് നിന്റെ റ∫് ( ) എന്ന് ഇവിടെയും ഉണർത്തിയിരിക്കുന്നുവല്ലോ. പരമകാരുണി കനായ അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ. ആമീൻ. വിഭാഗം- 3
53:33–36أَفَرَءَيۡتَ ٱلَّذِي تَوَلَّىٰ
وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ
أَعِندَهُۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ
Passage continues through verse 53:36.
(33) എന്നാൽ (നബിയേ) പിൻമാറിപ്പോയ ഒരുവനെ നീ കണ്ടുവോ?- 34 പ അവൻ അല്പം കൊടുക്കു കയും (പിന്നീടത്) നിറുത്തിക്കളയു കയും ചെയ്തു. 35 പ അവന്റെ അടുക്കൽ അദൃ ശ്യജ്ഞാനമുണ്ടായിട്ട് അവൻ (അ തുവഴി) കണ്ടറിയുന്നുവോ?! (36) അഥവാ, മൂസായുടെ ഏടു കളിലുള്ളതിനെക്കുറിച്ച് അവന് വർത്തമാനം ലഭിച്ചിട്ടില്ലേ?! 37 പ (കടമകൾ) നിറവേറ്റിയവ നായ ഇബ്റാഹീമിന്റെയും (ഏടിലു ള്ളത്)?! (33) എന്നാൽ നീ കണ്ടുവോ പിൻമാറിയ ഒരുവനെ (34) അവൻ കൊടുക്കുകയും ചെയ്തു അല്പം, കുറച്ച് അവൻ (പാ റകണ്ട്) നിറുത്തിവെക്കുകയും ചെയ്തു (35) അവന്റെ പക്കലുണ്ടോ അദൃശ്യത്തിന്റെ ജ്ഞാനം, അറിവ് എന്നിട്ടവൻ കാണുന്നു(വോ) (36) അതല്ല, (അഥവാ) അവന് വർത്തമാനം ലഭിച്ചിട്ടില്ലേ യാതൊ ന്നിനെപ്പറ്റി മൂസായുടെ ഏടിലുള്ള
53:37–38وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ
أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ
(37) ഇബ്റാഹീമി ന്റെയും നിറവേറ്റിയവനായ സത്യോപദേശങ്ങൾ സ്വീകരിക്കുവാനും, സൻമാർഗം പിൻപറ്റുവാനും തയ്യാ റില്ലാതെ പിൻതിരിഞ്ഞുകളയുന്നവരും, കൊടുത്തുതീർക്കുകയോ ചെയ്തു തീർക്കുകയോ ചെയ്യേണ്ടുന്ന കടമകളിൽ ഏതോ ചിലത് മാത്രം നിർവ്വഹിച്ച് ബാക്കിയുള്ളവ നിർവ്വഹിക്കാതെ വിട്ടുകളയുന്നവരുമായ ആളുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. കിണറോ മറ്റോ കുഴിക്കുമ്പോൾ ഇടക്കുവെച്ച് പാറകണ്ടെ ത്തുക നിമിത്തം തുടർന്ന് കുഴിക്കുവാൻ നിവൃത്തിയില്ലാതെ പ്രവർത്തനം നിറു ത്തിവെച്ചു എന്നാണ് (അക്ദാ) എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം. അത് പോലെ, കൊടുക്കേണ്ടുന്ന ധനം അല്പം നിർവ്വഹി ക്കേണ്ടുന്ന കടമ അല്പം നിർവ്വഹിച്ചുബാക്കിയുള്ളത് നിർവ്വഹിക്കുവാൻ മന് സമ്മതിച്ചതുമില്ല എന്ന് സാരം. തുടർന്ന് ചിലവഴിച്ചാൽ തങ്ങളുടെ ധനം നഷ്ട പ്പെട്ട് വലഞ്ഞുപോകും, ചില കടമകൾ മാത്രം നിർവ്വഹിച്ചാലും തങ്ങൾക്ക് രക്ഷ കിട്ടും, തങ്ങളുടെ കുറ്റഭാരം മറ്റുള്ളവർ ഏറ്റെടുക്കുകയോ അവരുടെ മേൽ ചുമ ത്തുകയോ ചെയ്യാം എന്നിത്യാദി വിചാരങ്ങളായിരിക്കും ഇവർക്കുണ്ടാവുക. ഒന്നു കിൽ, ഇതൊക്കെ ശരിയാണെന്ന് കാണിക്കുന്ന വല്ല അദൃശ്യവിവരങ്ങളും അവർക്കുണ്ടായിരിക്കണം, അല്ലെങ്കിൽ പൂർവ്വ ഗ്രമ്ലങ്ങളിൽനിന്ന് അതിന് അവർക്ക് വല്ല തെളിവും ലഭിച്ചിരിക്കണം. അദൃശ്യജ്ഞാനമാണെങ്കിൽ അത് അല്ലാഹുവിന് മാത്രമാണുള്ളത്. പൂർവ്വവേദങ്ങളാകട്ടെ, ഇവരുടെ നിലപാടിന് കടകവിരുദ്ധമായ തെളിവുകളാണ് നൽകുന്നതും. അവയുടെ സിദ്ധാന്തങ്ങൾ താഴെ പ്രസ്താവിക്കുന്ന പ്രകാരത്തിലാണുള്ളത്. എന്നിരിക്കെ, എന്താണ് ഇവർക്ക് രക്ഷ കിട്ടുക! ഇൗ വചനങ്ങളുടെ അവതരണ സന്ദർഭത്തെക്കുറിച്ച് മുജാഹിദ് (റ) മുത ലായവരിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ചില വ്യാഖ്യാ താക്കൾ ഇപ്രകാരം ഉദ്ധരിക്കുന്നു:- നബി ˜ യുടെ പാരായണവും ഉപദേശവും കേട്ട് വലീദുബ്നു മുഗീറഃ ( കിഹ്മുൺീല )ക്കു ഇസ്ലാമിനോട് അനുഭാ വമുണ്ടായി. അയാൾ നന്നായിത്തീർന്നേക്കുമെന്ന് തിരുമേനി പ്രതീക്ഷിച്ചു. ഇങ്ങ നെയിരിക്കെ, മുശ്രിക്കുകളിൽ ചിലർ അയാളെ പരിഹസിക്കുകയും, കാരണവൻമാ രുടെ മതം ഉപേക്ഷിച്ചതിൽ ആക്ഷേപിക്കുകയും ചെയ്തു. താൻ പരലോകശി ക്ഷയെ ഭയപ്പെടുന്നതായി വലീദ് പറഞ്ഞു. ഒരു നിശ്ചിത സംഖ്യ തരുന്നപക്ഷം, തന്റെ പരലോകശിക്ഷ, ഞാൻ ഏറ്റെടുത്തുകൊള്ളുമെന്ന് ആ മുശ്രിക്ക് മറുപടി നൽകി. വലീദ് അത് സമ്മതിച്ച് ഇസ്ലാമിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. പക്ഷേ, മറ്റേയാൾ നിശ്ചയിച്ച സംഖ്യയുടെ ഒരു ഭാഗം മാത്രം കൊടുത്ത ശേഷം പിശുക്ക് മൂലം ബാക്കി കൊടുത്തു തീർത്തില്ല. ഇതാണ് സംഭവം. അവതരണഹേതു ഇതാണെങ്കിലും അല്ലെങ്കിലും ശരി, ഇത്തരം ആളുകളെ ക്കുറിച്ച് പൊതുവിലാണ് ഇൗ വചനങ്ങളിൽ പ്രസ്താവിക്കുന്നതെന്ന് വ്യക്ത മാണ്. മൂസാ നബി (അ)ക്കും ഇബ്റാഹീം നബി (അ)ക്കും ലഭിച്ചിട്ടുള്ള വേദ ഗ്രമ്ലങ്ങളിൽ പ്രസ്താവിക്കപ്പെട്ട സിദ്ധാന്തങ്ങൾ എന്തായിരുന്നുവെന്നും തുടർന്ന് വിവരിക്കുന്നു. അവയത്രയും മൗലിക സിദ്ധാന്തങ്ങ ളത്രെ. (38) അതായത്, കുറ്റംവഹി ക്കുന്ന ഒരു ദേഹം (അഥവാ ആത്മാവ്) മറ്റൊന്നിന്റെ കുറ്റം വഹി ക്കുകയില്ല എന്നും; 39 പ മനുഷ്യന് അവൻ (സ്വയം) പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ലെന്നും; 40 പ അവന്റെ പ്രയത്നം വഴിയെ അവന് കാട്ടിക്കൊടുക്കപ്പെ ടുമെന്നും; 41 പ -പിന്നീട് അവന് അതിന് പരിപൂർണമായ പ്രതിഫലം നൽക പ്പെടുകയും ചെയ്യും- (38) (കുറ്റം) വഹിക്കുകയില്ലെന്ന് ഒരു കുറ്റം വഹിക്കുന്നത് (ദേ മറ്റൊന്നിന്റെ കുറ്റം
53:39–50وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ
وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ
ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ
Passage continues through verse 53:50.
(39) ഇല്ലെന്നും മനുഷ്യന് അവൻ പ്രയത്നിച്ച (പ്രവർത്തിച്ചപരിശ്രമിച്ച)തല്ലാതെ (40) അവന്റെ പ്രയത്നം ആണെന്നും വഴിയെ അവന് കാണിക്ക പ്പെടും (എന്നും) (41) പിന്നീടവന് അതിന് പ്രതിഫലം നൽകപ്പെടും പ്രതിഫലം പരിപൂർണമായ, നിറവേറിയ (42) നിന്റെ റ∫ിങ്കലേക്ക് തന്നെ യാണ് (എല്ലാം) ചെന്നവസാനിക്കു ന്നത് എന്നും; 43 പ അവൻ തന്നെയാണ് ചിരി പ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നത് എന്നും; പ അവൻതന്നെ, മരണപ്പെടു ത്തുകയും, ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും; 45 പ അവൻതന്നെ, ആണും പെണ്ണുമാകുന്ന രണ്ട് ഇണകളെ സൃഷ്ടിക്കുന്നുവെന്നും; 46 പ -(അതെ) ഒരു ഇന്ദ്രിയത്തു ള്ളിയിൽ നിന്ന് അത് (ഗർഭാശയ ത്തിൽ) സ്രവിക്കപ്പെടുമ്പോൾ,- 47 പ അവന്റെ മേൽതന്നെയാണ് മറ്റേ ഉൽപത്തിയാക്കലും ധ രണ്ടാ മത്തെ ജീവിപ്പിക്കലും പ എന്നും; 48 പ അവൻതന്നെ ധന്യമാക്കു ക. (അഥവാ ഐശ്വര്യം നൽകുക) യും, സംതൃപ്തി നൽകുകയും ചെയ്യുന്നുവെന്നും; ന്ന യാ ണ് യുടെ ധ ചോതിനക്ഷത്ര ത്തിന്റെ പ റ∫് എന്നും; (50) അവൻതന്നെ, ആദിമ(ജന തയായ) "ആദി'നെ നശിപ്പിച്ചു വെന്നും; 51 പ ഥമൂദിനെയും (നശിപ്പിച്ചു); എന്നിട്ട് (അവരെ) ബാക്കിയാക്കി യില്ല;- (42) നിന്റെ റ∫ിങ്കലേക്കാണെന്നും അവസാനം എത്തൽ, ചെന്നവസാനിക്കൽ, അറ്റം (43) അവൻ തന്നെയാണെന്നും ചിരി പ്പിക്കുന്നത് കരയിപ്പിക്കുകയും (44) അവൻ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു) (45) അവൻ സൃഷ്ടിച്ചു എന്നും രണ്ട് ഇണകളെ ആണും പെണ്ണും (46) ഇന്ദ്രിയബിന്ദു (തുള്ളി)യിൽ നിന്ന് അത് സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോൾ, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോൾ (47) അവന്റെ മേലാ ണെന്നും ഉൽപത്തി, ഉണ്ടാക്കൽ നിർമാണം മറ്റേ (48) അവൻ തന്നെ ധന്യമാക്കി (ഐശ്വര്യം നൽകി) എന്നും സംതൃപ്തി നൽകുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാൻ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു (49) അവൻ തന്നെയെന്നും (ചോതി) നക്ഷത്രത്തിന്റെ റ∫് (50) അവൻ നശിപ്പിച്ചുവെന്നും ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ
53:51–55وَثَمُودَاْ فَمَآ أَبۡقَىٰ
وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ
وَٱلۡمُؤۡتَفِكَةَ أَهۡوَىٰ
Passage continues through verse 53:55.
(51) ഥമൂദിനെയും എന്നിട്ട് അവൻ ബാക്കിയാക്കിയില്ല, ശേഷിപ്പിച്ചില്ല (52) മുമ്പ് നൂഹിന്റെ ജനത യെയും (നശിപ്പിച്ചു); (കാരണം) നിശ്ചയമായും അവർ ഏറ്റവും അക്രമം ചെയ്തവരും ഏറ്റം ധിക്കാരം പ്രവർത്തിച്ചവരും തന്നെ യായിരുന്നു;- 53 പ (കീഴ്മേലാക്കി) മറിഞ്ഞു കിടക്കുന്ന (ആ) രാജ്യത്തെ അവൻ വീഴ്ത്തുകയും ചെയ്തു;- 54 പ എന്നിട്ട് അതിനെ ആവ രണം ചെയ്തത് (ഒക്കെയും) ആവ രണം ചെയ്തു! (55) (മനുഷ്യാ) എന്നിരിക്കെ, നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങ ളിൽ ഏതൊന്നിനെക്കുറിച്ചാണ് നീ (തർക്കം നടത്തി) സംശയം പ്രകടി പ്പിച്ചുകൊണ്ടിരിക്കുന്നത്?! 52 പ നൂഹിന്റെ ജനതയെയും മുമ്പ് നിശ്ചയമായും അവരായിരുന്നു അവർ തന്നെ വലിയ (വളരെ) അക്രമം ചെയ്യുന്നവർ വലിയ ധിക്കാരി (അതിക്രമി)കളും (53) മറിഞ്ഞുകിടക്കുന്നതി നെയും (രാജ്യം) അവൻ വീഴ്ത്തി (54) എന്നിട്ടതിനെ ആവരണം ചെയ്തു, മൂടി മൂടിയത്, ആവരണം ചെയ്തത് (ഒക്കെയും) (55) അപ്പോൾ (എന്നിരിക്കെ) ഏത് അനുഗ്രഹത്തെക്കുറിച്ചാണ് നിന്റെ റ∫ിന്റെ നീ സംശയം പ്രകടിപ്പിക്കുന്നു, തർക്കം നടത്തുന്നു പൂർവ്വ വേദഗ്രമ്ലങ്ങളും മുൻ പ്രവാചകൻമാരും പ്രബോധനം ചെയ്തുവന്ന തും, വിശുദ്ധ മുഹമ്മദ് നബി ˜ പ്രബോധനം ചെയ്തുകൊണ്ടിരി ക്കുന്നതുമായ പല മൗലിക സിദ്ധാന്തങ്ങളും, അല്ലാഹുവിന്റെ മഹത്തായ പല അനുഗ്രഹങ്ങളും, പ്രവാചകൻമാരാൽ പ്രബോധനം ചെയ്യപ്പെട്ട സിദ്ധാന്തങ്ങളെ ധിക്കരിച്ച സമുദായങ്ങൾക്ക് നേരിട്ട പല ശിക്ഷാസംഭവങ്ങളും ഈ വചനങ്ങ ളിൽ അല്ലാഹു ചൂണ്ടിക്കാട്ടി. സൃഷ്ടിയുടെ ആരംഭംതൊട്ട് മനുഷ്യന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈക്കാണ് നടന്നുവരുന്നതെന്നും, അതുപോലെ അവന്റെ ഭാവികാര്യങ്ങളും അല്ലാഹുവിന്റെ കയ്യിലാണിരിക്കുന്നതെന്നും ഓർമി പ്പിച്ചു. വാസ്തവം ഇതെല്ലാമായിരിക്കെ, പിന്നെ എങ്ങനെയാണ്മനുഷ്യാനീ നിന്റെ റ∫ിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് സംശയിക്കുവാനും തർക്കിക്കുവാനും മുതിരുന്നത്? അഥവാ അതിൽ ഏതിനെയാണ് നിഷേധിക്കുവാൻ നിനക്ക് കഴി യുക?! എന്നാണ് അല്ലാഹു തുടർന്ന് ചോദിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്ര ഹങ്ങളെക്കുറിച്ച് ബോധമില്ലായ്മയിൽനിന്നും, അവനോടുള്ള നന്ദിയില്ലായ്മ യിൽനിന്നുമാണല്ലോ എല്ലാ ദുർമാർഗങ്ങളും ഉടലെടുക്കുന്നത്. 38 മുതൽ ഇതു വരെയുള്ള വചനങ്ങളിൽ പ്രസ്താവിച്ച കാര്യങ്ങൾ ഇവയാണ്:- (1, 2) ഒരാളുടെ കുറ്റം മറ്റൊരാൾ വഹിക്കുന്നതല്ല, വഹിക്കേണ്ടിവരികയുമില്ല. അവനവന്റെ കുറ്റത്തിന് അവനവൻ മാത്രമാണ് ഉത്തരവാദി. ഒരാൾ യത്നിച്ച തിന്റെ - പ്രവർത്തിച്ചതിന്റെ -നന്മ അയാൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ നേതൃത്വം, മാതൃക, ഉപദേശം, കൽപന ആദിയായ ഏതെങ്കിലും മാർഗേണ ഒരാ ളുടെ കർമങ്ങളിൽ മറ്റൊരാൾ പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ ആ കർമങ്ങളുടെ ഫല പങ്ക് ലഭിക്കുന്നതായിരിക്കും. നല്ല കർമങ്ങളെങ്കിൽ നന്മ യുടെ പങ്കും, ചീത്ത കർമങ്ങളെങ്കിൽ തിന്മയുടെ പങ്കുമായിരിക്കും. ഇത് ഇൗ തത്വത്തിന് എതിരല്ല. കാരണം, ആ കർമങ്ങളിൽ ഒരു പങ്ക് അവനുമുണ്ടല്ലോ. മറ്റെവന്റെ ഫല ത്തിൽ ഇതുമൂലം കുറവുവരുന്നതുമല്ല. സൂ: അൻകബൂത്ത് 13 ൽ അവിശ്വാസികളെക്കുറിച്ച് (അവർ അവരുടെ ഭാരങ്ങ ളും, അവരുടെ ഭാരങ്ങളോടൊപ്പം വേറെ ഭാരങ്ങളും നിശ്ചയമായും വഹിക്കുന്ന താകുന്നു.)എന്ന് പറഞ്ഞിട്ടുള്ളത് ഇതനുസരിച്ചാകുന്നു. കൂടുതൽ വിവരം അവിടെ നോക്കുക. ഇമാം മുസ്ലിമും മറ്റും നിവേദനം ചെയ്ത ഒരു നബിവചനം ഇപ്രകാരമാ കുന്നു: ഒരു നല്ല നടപടി നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫല വും, ക്വിയാമത്ത്നാൾ വരെ അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാൾ ഒരു ദുഷിച്ച നടപടി നടപ്പിലാക്കിയാൽ അവന് അതിന്റെ കുറ്റവും, ക്വിയാമത്ത്നാൾവരെ അതനുസരിച്ച് പ്രവർത്തിച്ചവരുടെ കുറ്റവും ഉണ്ടാ യിരിക്കും. ഭംഗം കൂടാതെ നടന്നു കൊണ്ടിരിക്കുന്ന ദാനധർമം, ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാർത്ഥി ക്കുന്ന സന്താനം എന്നീ മൂന്ന് കാര്യങ്ങളും മനുഷ്യന്റെ മരണത്തോടുകൂടി മുറി ഞ്ഞുപോകാതെ അവശേഷിക്കുന്ന കർമങ്ങളായി നബി ˜ എണ്ണിയിട്ടുള്ളതും പ്രസ്താവ്യമാകുന്നു. ( ) മറ്റൊരു ഹദീഥിൽ നബി ˜ ഇങ്ങനെ അരുളി ച്ചെയ്യുന്നു. ഒരാൾ ഒരു സൻമാർഗത്തിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുന്നപക്ഷം, അവനെ പിൻപറ്റുന്നവരുടെ പ്രതിഫലങ്ങളിൽ യാതൊരു കുറവും ബാധിക്കാ തെത്തന്നെ അവരുടെ പ്രതിഫലങ്ങൾ പോലെയുള്ള പ്രതിഫലം അവന്നുണ്ടാ യിരിക്കും. ഒരാൾ ഒരു ദുർമാർഗത്തിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുന്നപക്ഷം, അവനെ പിൻപറ്റിയവരുടെ പാപങ്ങളിൽ യാതൊരു കുറവും ബാധിക്കാതെത്ത ന്നെ, അവരുടെ പാപങ്ങൾപോലെയുള്ള പാപം അവന്റെ ( ) ഹുസൈനുബ്നു ഫദ്വ്ലി ( )നോട് ക്വുറാസാനിലെ ഭരണ ത്തലവനായിരുന്ന ത്വാഹിർ ചോദിച്ചു: മനുഷ്യന് അവൻ യത്നിച്ചതല്ലാതെ ഇല്ല എന്ന ഇൗ (39 -ാമത്തെ) വചനവും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടി ) എന്ന വചനവും തമ്മിൽ എങ്ങനെ യോജിക്കും? അദ്ദേഹം മറുപടി പറഞ്ഞു: അവന്മനുഷ്യന്നീതി ന്യായപ്രകാരം താൻ യത്നിച്ചതല്ലാതെ ഒന്നുമില്ല. (അല്ലാഹുവിന്റെ) ഔദാര്യം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് അവന് കിട്ടും( ഇമാം ഇബ്നു കഥീർ (റ) ഇവിടെ പ്രസ്താവിച്ചിട്ടുള്ള ചില വരികളുടെ സാരം കൂടി അറിയുന്നത് നന്ന്. അദ്ദേഹം പറയുന്നു: പാരായണം ചെയ്ത് അതിന്റെ കൂലി മരിച്ചുപോയവർക്ക് ദാനം ചെയ്താൽ അതവർക്ക് കിട്ടുകയില്ല (റ)യും, അദ്ദേഹത്തെ പിൻപറ്റിയവരും ഇൗ (39 -ാം) ആയത്തിൽനിന്നാണ് മനിലാക്കിയിരിക്കുന്നത്. കാരണം, അതവരുടെ പ്രവൃ ത്തിയോ പ്രയത്നമോ അല്ല. ഇതുകൊണ്ടാണ് വ്യക്തമായോ, സൂചനയായോ ഇതിലേക്ക് നബി തിരുമേനി ˜ സമുദാ യത്തിന് പ്രോത്സാഹനമോ പ്രേരണയോ നല്കാതിരുന്നത്. സ്വഹാബികളിൽപെട്ട ഒരാളിൽനിന്നും അത് ഉദ്ധരിക്കപ്പെട്ടിട്ടു മില്ല. അതൊരു നല്ല കാര്യമായിരുന്നുവെങ്കിൽ അതിലേക്ക് അവർ നമ്മുടെ മുമ്പിൽ കടക്കേണ്ടതായിരുന്നു."ക്വുർബത്തു'കളെ സംബന്ധിച്ച് (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുവാനായി ചെയ്യപ്പെടുന്ന പുണ്യകർമങ്ങളിൽ) മതിയാക്കേണ്ടതാണ്. ഹദീഥിന്റെയോ തുറന്ന ഭാഷയിലുള്ള പ്രസ്താവന മാത്രമേ സ്വീകരിക്കാൻ നിവൃത്തിയുള്ളൂ) അതിൽ അനുമാനവും അഭിപ്രായവും വഴി കൈകാര്യം നടത്തിക്കൂടാ. എന്നാൽ (മരിച്ചവർക്കുവേണ്ടി യുള്ള) പ്രാർത്ഥനയും, ധർമവുമാകട്ടെ, അവയുടെ കൂലി അവർക്ക് എത്തുമെ ന്നുള്ളത് (ഭിന്നിപ്പില്ലാത്ത) ഏകകണ്ഠമായ അഭിപ്രായവും, നാൽ തുറന്ന് പ്രസ്താവിക്കപ്പെട്ടതുമാകുന്നു.( ഹ്മഷ്ടര ഭഴ എന്നാൽ മതസ്ഥാപകൻ എന്നർത്ഥം. യഥാർത്ഥ മതസ്ഥാ പകൻ അല്ലാഹുതന്നെ. അത് പ്രബോധനം ചെയ്യുന്ന ആളായതുകൊണ്ട് നബി ˜ യെക്കുറിച്ചും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. തുടർന്നുകൊണ്ട് മേലുദ്ധരിച്ച ഹദീഥുകളിൽ പ്രസ്താവിച്ച സംഗതിക ളിൽ മരണപ്പെട്ടവർക്ക് പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത് അവ അവ രുടെ യത്നത്തിന്റെയും, പ്രവർത്തനത്തിന്റെയും ഇനത്തിൽ ഉൾപ്പെടുന്നതുകൊ ണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഓതി ദാനം ചെയ്താൽ മരിച്ചവർക്ക് അതിന്റെ പുണ്യം കിട്ടുമെന്ന് പറയുന്ന പണ്ഡി തൻമാർപോലും പാരായണത്തിനുവേണ്ടി അന്യരെ കൂലിക്ക് വിളി ച്ചാൽ ശരിയാവുകയില്ലെന്ന അഭിപ്രായത്തിനാണ് പിൻബലം നൽകുന്നത്. മാത്ര മല്ല, ഓതിയതിന്റെ പ്രതിഫലം (കൂലി) അത് ഓതിയ ആൾക്കുതന്നെ യാണ് ലഭിക്കുക എന്നും, ഓതിയതുപോലെയുള്ളതിന്റെ മാത്രമാണ് മരണപ്പെട്ട ആൾക്ക് ലഭിക്കുക എന്നും, ആകയാൽ ഓതുന്ന ആൾ അല്ലാഹുവേ, ഞാൻ ഇൗ ഓതിയതുപോലെയുള്ളതിന്റെ പ്രതിഫലം ഇന്ന ആൾക്ക് ( ) എന്ന് പ്രാർത്ഥിക്കേണ്ടതുണ്ട് എന്നും അവർ പറയുന്നു. അപ്പോൾ, യാതൊന്നും ഓതാതെത്തന്നെ അല്ലാഹു വേ, ഒരു യാസീൻ ഓതിയാലുണ്ടാകുന്ന പ്രതിഫലം ഇന്ന ആൾക്ക് എന്ന് പറഞ്ഞാലും മതിയാവുകയില്ലേ? ആലോചിച്ചു നോക്കുക! ഇതൊന്നും ആലോചിക്കാതെയാണ് നമ്മുടെ രാജ്യങ്ങളിൽ പലരും ഇൗ വിഷയത്തിൽ ധനം വ്യയം ചെയ്തുവരുന്നത്. അതേ ധനം ഇത്തരം കലർപ്പ് കൂടാത്ത പരിശുദ്ധമായ ദാനധർമങ്ങളിൽ വിനിയോഗിക്കപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായേനെ! അത് അവർക്കും, മരണപ്പെട്ടവർക്കും ഉപകരിക്കുമായിരുന്നു! മനുഷ്യന് അവന്റെ കർമങ്ങൾ കാട്ടിക്കൊടുക്കു കയും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് (4) പിന്നീട് അതിന്റെ പ്രതിഫലം ശരിക്കും കൃത്യമായും നൽകപ്പെടും. ഓരോരുത്തന്റെ കർമങ്ങൾ അവന്റെ മുമ്പാകെ കാട്ടി ബോധ്യപ്പെടുത്തുകയും, തെളിവുകൾമൂലം സ്ഥാപിക്കുകയും ചെയ്യും. സൽക്കർമമാണെങ്കിൽ അവന് സന്തോഷവും, ദുഷ്ക്കർമമാണെങ്കിൽ അവന് സന്താപവും ഉളവാക്കുമെന്ന് പറ യേണ്ടതില്ല. മ്പുറസ്ലിഥ (പിന്നീട് അദൃ ശ്യത്തേയും ദൃശ്യത്തെയും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടു ന്നതാണ്. എന്നിട്ട് നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് നിങ്ങളെ അവൻ ബോധ്യപ്പെടുത്തും.) ല്ലിഞ്ചിഷ ഏ്ഞ്ചിക്കഠ ല്ലിഞ്ചിഷ ഏസഞ്ചൃട്ടിച (അപ്പോൾ, ആർ ഒരു അണുവോളം ഗുണം ചെയ്യുന്നുവോ അവൻ അത് കാണും, ആർ ഒരു അണു വോളം ദോഷം ചെയ്യുന്നുവോ അവൻ അത് കാണും.) (5) എല്ലാ കാര്യങ്ങളും, എല്ലാ ആളുകളും ഒടുക്കം ചെന്നുചേരുന്നത് അല്ലാഹുവിങ്കലേക്കാകുന്നു. എല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണ ത്തിലും മാത്രമായിരിക്കും. എല്ലാവരും അവന്റെ വിധിക്ക് വിധേയരുമായിരിക്കും (അവനിലേക്ക് തന്നെ എല്ലാ കാര്യവും മടക്കപ്പെടുന്നു:) (നിങ്ങളുടെ മുഴുവനും മടങ്ങിച്ചെല്ലൽ അവന്റെ അടുക്കലേ ക്കാകുന്നു.) (6) ചിരിയും, കരച്ചിലും നൽകുന്നവൻ അല്ലാഹുവാണ്. സുഖദുഃഖങ്ങ ളും, സന്തോഷ സന്താപങ്ങൾക്കുള്ള കാരണങ്ങളും അവന്റെ സൃഷ്ടിതന്നെ. അപ്പോൾ, ചിരിവരുന്നതും, കരച്ചിൽ വരുന്നതും അവന്റെ വകയാണ്. കാരണം കൂടാതെ ചിരിക്കുവാനോ, കാരണമുള്ളപ്പോൾ ചിരിക്കാതിരിക്കുവാനോ മനുഷ്യന് സാദ്ധ്യമല്ല. ഇതുപോലെത്തന്നെ കരച്ചിലും. (7) മരണവും ജീവിതവും ഉണ്ടാക്കുന്നവനും അവൻ തന്നെ. അതെ, (നിങ്ങളിൽ ഏതാളാണ് കൂടുതൽ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം നടത്തുവാൻ വേണ്ടി മരണത്തെയും ജീവിതത്തേയും സൃഷ്ടിച്ചവനാണ്.) (8) ഒരു ഇന്ദ്രിയബിന്ദു ഗർഭാശയത്തിൽ സ്രവിക്കപ്പെടു ന്നു. അവിടെവെച്ച് അത് ആണായും പെണ്ണായും, -ചിലപ്പോൾ രണ്ടും കൂടിയുംരൂപാന്തരപ്പെട്ട് പുറത്തു വരുന്നു. അതിന് മുമ്പായി എത്രയോ കാര്യങ്ങൾ അവിടെവെച്ച് വ്യവസ്ഥിതമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം സൃഷ്ടി കർത്താവ് അല്ലാഹുവല്ലാതെ മറ്റാരുമല്ല. ആണിനെ ആണും, പെണ്ണിനെ പെണ്ണും ആക്കുന്നതിൽ നാമമാത്രമായെങ്കിലും മറ്റൊരാൾക്കും പങ്കില്ല. സൃഷ്ടിച്ച് പോറ്റിവളർത്തിക്കൊണ്ട് വന്ന് പിന്നീട് മരണപ്പെടുത്തിയ അതേ കർത്താവായ അല്ലാഹുവിന്റെ ബാദ്ധ്യതതന്നെയാണ് മുൻജീവിതത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ യഥാർത്ഥ പ്രതിഫലം അനുഭ വിക്കേണ്ടതിനായി മനുഷ്യന് വീണ് ടും രണ്ടാമതൊരു ജീവിതം കൂടി നൽകലും, അതെല്ലാം നിർവ്വഹിച്ച അവന്നുണ്ടോ ഇതിന് വല്ല പ്രയാസവും?! ഒരു കണക്കിന് ആദ്യത്തെ സൃഷ്ടിപ്പിനെക്കാൾ എളുപ്പമാണല്ലോ രണ്ടാമത്തെ സൃഷ്ടിപ്പ്. (10) ചില ആളുകൾക്ക് ധനവും സമ്പത്തും നൽകുന്നതും, അവരെ അന്യന്റെ ആശ്രയം കൂടാതെ ജീവിക്കുമാറാക്കുന്നതും മറ്റ് ചിലർക്ക് ദാരിദ്യ്രവും വിഷമവുമുണ്ടെങ്കിലും അവരെ വല്ല നല്ല സംതൃപ്തിയോടെ കഴിഞ്ഞു കൂടുന്ന വരാക്കുന്നതും അല്ലാഹുവാകുന്നു. (അഗ്നാ) എന്ന വാക്കിന് ധന്യമാക്കി, ഐശ്വര്യം നൽകി, ധനം കൊടുത്തു, ആശ്രയമില്ലാതാക്കി, അർത്ഥങ്ങൾ വരു ന്നതാണ്. ധനവും ആവശ്യമായ ജീവിതോപാധികളും നൽകി എന്ന് സാരം. (അക്വ്നാ) എന്ന വാക്കിന് സമ്പാദ്യം നൽകി, ശേഖരിച്ചുകൊടുത്തു, മതിവരു ത്തി, അർത്ഥങ്ങൾ വരും. ഇൗ വാക്കിന് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടുകാണാം. രണ്ടായാലും അത് അല്ലാഹു വിന്റെ അനുഗ്രഹം തന്നെയാണ് കുറിക്കുന്നത്. ആവശ്യങ്ങൾക്ക് പുറമെ, സൂക്ഷി ച്ചുവെക്കത്തക്കവ ണ്ണം ധാരാളം ധനം നൽകി തൃപ്തിപ്പെടുത്തി എന്നതാണ് ഒരു വ്യാഖ്യാനം. ഇൗ വ്യാഖ്യാനപ്രകാരം ഇവിടെ (48 -ാം വചനത്തിൽ) ദാരിദ്യ്ര ത്തെക്കുറിച്ച് ഒന്നും പ്രസ്താവിച്ചിട്ടില്ലെന്ന് വരും. സ്വത്തും ധനവുമില്ലദാരി ദ്യ്രവും അതിൽ അക്ഷമയും അതൃപ്തിയും തോന്നാ തെ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും, അതിൽ സമാധാനമടയുകയും ചെയ്യു മാറാക്കി എന്നാണ് മറ്റൊരു വ്യാഖ്യാനം. ഇൗ വ്യാഖ്യാനത്തിനാണ് ഇവിടെ കൂടു തൽ ഔചിത്യം കാണുന്നത്. കാരണം, ധനത്തെക്കാൾ കവിഞ്ഞ അനുഗ്രഹ മാണ് ദാരിദ്യ്രമുള്ളതോടൊപ്പം ധന്യമായ മനസ്ഥിതി ഉളവാക്കു ക എന്നുള്ളത്. ആവശ്യത്തിൽ കവിഞ്ഞതോതിൽ ധനം ശേഖരിച്ചുവെക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ അഭിലഷണീയമല്ലതാനും. മാത്രമല്ല, ഇതിന് മുമ്പ് (43 -45) എന്നും പെണ്ണി നെയും എന്നുമൊക്കെയാണല്ലോ അല്ലാഹു പ്രസ്താവിച്ചിരിക്കുന്ന ത്. ആ നിലക്ക് ധനം നൽകിയും, ദാരിദ്യ്രത്തിൽ സംതൃപ്തി നൽകിയും അനു ഗ്രഹിക്കുക എന്ന് വെക്കുന്നതായിരിക്കും കൂടുതൽ യോജിപ്പ്. സംതൃ പ്തിയും മന മാധാനവും കൂടാതെയുള്ള സമ്പത്തിനേക്കാൾ ഉത്തമം. അവയോ ടുകൂടിയുള്ള ദാരിദ്യ്രമാകുന്നു. (വിഭ വങ്ങൾ അധികരിക്കുന്നതുകൊണ്ടല്ല ധനമുണ്ടാകുന്നത്. പക്ഷേ, ധനമെന്നത് മനിന്റെ ധന്യതയാണ്. (ഹ. ശ.) റ∫ും അല്ലാഹു തന്നെ. മിഥുന നക്ഷത്ര ത്തിന്റെ പിന്നിലായി ഗ്രീഷ്മ കാലത്ത് പ്രത്യക്ഷപ്പെടാറുള്ള ചോതി നക്ഷത്രമാണ് മുൻകാലത്ത് ചില അറബികൾ അതിനെ ആരാധിച്ചു വന്നിരുന്നതു കൊണ്ടാണ് അതിനെ പ്രത്യേകം എടുത്ത് പറഞ്ഞത്. (12) ആദിമ നിശ്ശേഷം നശി പ്പിച്ചതും, അതിന്റെ എത്രയോ മുമ്പ് നൂഹ് (അ)ന്റെ ജനതയെ നശിപ്പിച്ചതുമെല്ലാം അല്ലാഹു തന്നെ. ഒരു സമുദായത്തിന്റെ ധിക്കാരവും അക്രമവും അതിരു കടക്കു മ്പോഴാണ് അല്ലാഹു ഏതെങ്കിലും പൊതുശിക്ഷ വഴി അതിനെ ഒന്നടങ്കം നശി പ്പിക്കുന്നത്. ഇതെല്ലാം പിന്നീടുള്ളവർക്കും പാഠമായിരിക്കേണ്ടതാണ്. ആദിമ ഛസ്ലഥ ) ഹൂദ് (അ)ന്റെ സമുദായവും, സ്വാലിഹ് (അ)ന്റെ സമുദായവുമാകുന്നു. നൂഹ് (അ)ന് ശേഷം ഹൂദ് (അ)നു മുമ്പ് കഴി ഞ്ഞുപോയ ഒരു ജനതയായിരുന്നു ആദിമ അഭിപ്രായമുണ്ട്. മിഥുന ( ഏലാശിശ ചോതി നക്ഷത്രം അഥവാ അന്മി ) (13) അടിമേലായി മറിഞ്ഞുകിടക്കുന്ന ആ രാജ്യത്തെ ( ) തല കീഴായി മറിച്ച് വീഴ്ത്തിയവനും അല്ലാഹു തന്നെ. ലൂത്വ് നബി (അ)യുടെ രാജ്യ മാണ് ഉദ്ദേശ്യം. ഛൾഴ സ്ലിത്ഥിപ്പുമസ്ലിക്കടസ്ലത്ഥട്ടുറസ്ലിഥ (അതിന്റെ മേൽഭാഗം നാം കീഴ്ഭാഗമാക്കി. അവരുടെ മേൽ നാം ചൂളക്കല്ലുകൊണ്ടുള്ള മഴ വർഷിപ്പി ക്കുകയും ചെയ്തു. (സൂ: ഹൂദ് 82.) (ചീത്ത മഴ വർഷി പ്പിക്കപ്പെട്ട ആ രാജ്യം (സൂ: ഫുർക്വാൻ 40) എന്നൊക്കെ പറഞ്ഞിട്ടുള്ളത് ഇന്നും തലകീഴായിക്കിടക്കുന്ന ആ രാജ്യത്തെക്കുറിച്ചാകുന്നു. ഇവയെല്ലാം സൂചിപ്പിച്ചു കൊണ്ടാണ് അതിനെ ആവരണം ചെയ്തതൊക്കെ ആവരണം ചെയ്തു ( ) എന്ന് പറഞ്ഞത്. മനുഷ്യൻ പ്രത്യക്ഷത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതും, അവന് ആലോചിച്ചറിയുവാൻ സാധിക്കുന്നതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളെയും നിരത്തിക്കാട്ടിയശേഷം, അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലും പ്രവർത്തനങ്ങളിലും തർക്കം നടത്തിക്കൊണ്ടിരിക്കുന്നവരോട് അല്ലാഹു ചോദിക്കുകയാണ്: ഹേ, മനു ഷ്യാ, എന്നിരിക്കെ നിന്റെ റ∫ിന്റെ ഏത് അനുഗ്രഹത്തെക്കുറിച്ചാണ് നിനക്ക് സംശയിച്ച് തർക്കിക്കുവാനുള്ളത് എന്ന്?! മേൽ വിവരിച്ച യാഥാർത്ഥ്യങ്ങൾ മുമ്പിൽവെച്ചുകൊണ്ട് ഇൗ ചോദ്യത്തിന്റെ ഗൗരവം ഒന്നാലോചിച്ച് നോക്കുക! നബി തിരുമേനി ˜ യുടെ നിലപാടും, അവിടുത്തേക്ക് അല്ലാഹുവിന്റെ ദൗത്യസ ന്ദേശങ്ങൾ ലഭിക്കുന്ന മാർഗവും, അവിടുന്ന് പ്രബോധനം ചെയ്യുന്ന സിദ്ധാന്ത നബി ˜ യെക്കുറിച്ച് അല്ലാഹു പറയുന്നു:-
53:56–62هَٰذَا نَذِيرٞ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ
أَزِفَتِ ٱلۡأٓزِفَةُ
لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ
Passage continues through verse 53:62.
(56) ഇത് പൂർവ്വികൻമാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീ തുകാരനത്രെ. 57 പ (ആ) ആസന്നസംഭവം (ഇ താ) ആസന്നമായി!- 58 പ അല്ലാഹുവിനുപുറമെ, അതിനെ തുറവിയാക്കുന്ന ഒരു ശക്തിയും ഇല്ല. 56 പ ഇത് ഒരു താക്കീതുകാരനാണ് താക്കീതുകാരിൽപെട്ട ആദ്യത്തവരായ, പൂർവ്വികൻമാരായ (57) ആസന്നമായി, അടുത്ത് ആസന്നമായത് (സംഭവം) (58) അതിന്നില്ല അല്ലാഹു വിനെകൂടാതെ, പുറമെ തുറവിയാക്കുന്ന (ശക്തി) ഒന്നും ജനങ്ങളെ താക്കീത് ചെയ്യാനായി നിയോഗിക്കപ്പെട്ട വളരെയധികം പ്രവാ ചകൻമാർ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് നിങ്ങ ളുടെ പ്രവാചകനും. അദ്ദേഹം ഈ രംഗത്ത് പുതുതായി പ്രത്യക്ഷപ്പെട്ട ഒരാളല്ല. യ്യൗല സ സ്ലിലൃ പ്ലീയ (പറയുക: ഞാൻ റസൂലുകളിൽ ഒരു പുത്തനല്ല). പക്ഷേ, എനി ഒരു പ്രവാചകനെ നിങ്ങൾക്ക് പ്രതീക്ഷിക്കുവാനില്ല. അദ്ദേഹം അവ സാനത്തെ പ്രവാചകനാണ്. കാലം ഇതാ അവസാനിക്കാറായി. ആ മഹാസംഭ ആസന്നമായി. അത് വന്നാൽ അതിനെ തട യുവാൻ അല്ലാഹു അല്ലാത്ത മറ്റാരാലും സാധ്യമല്ല. (ആസന്ന സംഭവം) എന്ന് പറഞ്ഞത് ക്വിയാമത്ത്നാളിനെക്കുറി ച്ചാകുന്നു. അടുത്ത അദ്ധ്യായത്തിന്റെ ആരംഭത്തിൽ (അന്ത്യസമയം അടുത്തെത്തി) എന്ന് പറയുന്നു. ക്വിയാമത്ത്നാളിന്റെ നാമവിശേഷണങ്ങളായി (ആ സംഭവം), (ആ ഭയങ്കര സംഭവം), (ആ യഥാർത്ഥ സംഭവം) എന്നൊക്കെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒരു നാമമത്രെ ഇതും. തുറവിയാക്കുന്ന എന്ന (58 -ാം) വാക്യത്തിന് 1) അത് സംഭവിക്കുമ്പോൾ അതിൽനിന്ന് തുറവി നൽകുവാനും അതിനെ തടുക്കു വാനും അല്ലാഹുവിനല്ലാതെ ആർക്കും കഴിയുന്നതല്ല എന്നും, 2) അതിനെ വെളി ക്കുകൊണ്ടുവരുന്നതും സംഭവിപ്പിക്കുന്നതും അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്നും നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹു വീണ്ടും ചോദിക്കുന്നു:- (59) അപ്പോൾ , (കാര്യം ഇങ്ങ നെയിരിക്കെ) ഈ വർത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ച ര്യപ്പെട്ടുകൊണ്ടിരിക്കുന്നത്?- 60 പ നിങ്ങൾ ചിരിച്ചുകൊണ്ടിരി ക്കുകയും, കരയാതിരിക്കുകയും ചെയ്യുന്നതും?- 61 പ നിങ്ങളാകട്ടെ, (അശ്രദ്ധരാ യി) മേൽപോട്ട് നോക്കുന്നവരുമാകു ന്നു. 59 പ അപ്പോൾ ഈ വർത്തമാനത്തെ സംബന്ധിച്ചോ നിങ്ങൾ ആശ്ചര്യപ്പെടുന്നു (60) നിങ്ങൾ ചിരിക്കുകയും ചെയ്യുന്നു നിങ്ങൾ കരയുന്നുമില്ല, കരയാതെയും (61) നിങ്ങളോ, നിങ്ങളാ കട്ടെ മേല്പോട്ട് നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികൾ) ആകുന്നു അബൂഹുറയ്റഃ (റ)യിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: ഈ (59 -61) വചനങ്ങൾ ഓതിക്കേട്ടപ്പോൾ, സ്വഹാബികൾ കണ്ണുനീരൊഴുക്കി കരയുകയുണ്ടായി. നബി ˜ യും കരഞ്ഞു. ഞങ്ങളും ഒന്നിച്ചു കരഞ്ഞു. അപ്പോൾ നബി ˜ പറഞ്ഞു: അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടുനി മിത്തം കരയുന്നവൻ നരകത്തിൽ പ്രവേശിക്കയില്ല; അനുസരണക്കേടിൽ നിരത നായവൻ സ്വർഗത്തിലും പ്രവേശിക്കയില്ല ഇൗ വർത്തമാനം എന്ന് പറഞ്ഞത് ഉദ്ദേശിച്ചാകുന്നു. (62) (മനുഷ്യരേ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സുജൂദു ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യു വിൻ; ആരാധനയും ചെയ്യുവിൻ! 62 പ അതുകൊണ്ട് നിങ്ങൾ സുജൂദ് ചെയ്യുവിൻ അല്ലാഹുവിന് ഇബാദത്തും (ആരാധനയും) ചെയ്യുവിൻ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: നബി ˜ സൂ: സുജൂദ് ചെയ്തു. തിരുമേനിയോടൊപ്പം (അവിടെ സന്നിഹിത രായിരുന്ന) മുസ്ലികളും, മുശ്രിക്കുകളും, ജിന്നും, സുജൂദ് ചെയ്തു. (ബുഖാരി.) അർത്ഥ വും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയസാന്നി ദ്ധ്യത്തോടുകൂടിയും ഇൗ അദ്ധ്യായം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന പക്ഷം, മനുഷ്യ ഹൃദയമുള്ള ആരും നിശ്ചയമായും അവരറിയാതെത്തന്നെ അല്ലാ ഹുവിന് സുജൂദ് ചെയ്യാൻ പ്രചോദിതരാകാതിരിക്കയില്ല. ഇബ്നു അ∫ാസ് (റ)ന്റെ ഇൗ പ്രസ്താവനയിൽ നാം കണ്ടതും അതാണ്. അല്ലാഹുവേ! നിന്റെ ശിക്ഷയും താക്കീതും ഭയപ്പെടുന്ന, അശ്രദ്ധയും പരിഹാസവും കാണിക്കാത്ത ഭയഭക്തന്മാരുടെ കൂട്ടത്തിൽ ഞങ്ങളെയെല്ലാം നീ നിനക്ക് ചെയ്യുന്ന സജ്ജനങ്ങ ളിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ!