Muhammad Amani Moulavi (d. 1987) · Surah 48 · 29 verses
48:1–3إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا
لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا
وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا
ആമുഖം: ഫത്ഹ് ഫത്ഹ് മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 29 - വിഭാഗം 1. ഹിജ്റഃ 6 -ാം കൊല്ലം നബി തിരുമേനി ˜ സ്വഹാബികളൊന്നിച്ച് ഹുദൈബിയ്യാ സന്ധി കഴിഞ്ഞു മടങ്ങുമ്പോൾ വഴി മദ്ധ്യെ വെച്ചാണ് ഇൗ അദ്ധ്യായത്തിന്റെ അവതരണം. മദീനാ ഹിജ്റഃക്കുശേഷം അവതരിച്ചതാകകൊണ്ട് ഇതും മദനീ അദ്ധ്യായങ്ങളിൽ ഉൾപ്പെടുന്നു. 2. അഹ്മദ്, ബുഖാരി, തിർമദീ (റ) മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീ ഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഉമർ (റ) പറയുകയാണ്: ഞങ്ങൾ റസൂൽ തിരുമേനി ˜ യൊന്നിച്ച് ഒരു യാത്രയിലായിരുന്നു. ഞാൻ തിരുമേനിയോട് ഒരു കാര്യം ചോദിക്കുകയുണ്ടായി. മൂന്ന് പ്രാവശ്യം ചോദിച്ചിട്ടും അവിടുന്ന് മറുപടി പറഞ്ഞില്ല. മൂന്ന് പ്രാവശ്യം ആവർത്തിച്ച് ചോദിച്ചിട്ടും നിനക്ക് നബി ˜ യിൽനിന്ന് മറുപടി കിട്ടിയില്ലല്ലോ! നീ നബി ˜ യെ ഞാൻ എന്നെ ത്തന്നെ കുറ്റപ്പെടുത്തി. എന്റെ കാര്യത്തിൽ വല്ല വഹ്യും വന്നേക്കുമോ എന്നും എനിക്ക് ഭയം തോന്നി. അങ്ങനെയിരിക്കെ, അതാ ഒരു വിളി! ഞാൻ വീണ്ടും ഭയ പ്പെട്ടുകൊണ്ട് മടങ്ങിച്ചെന്നു. അപ്പോൾ നബി ˜ പറഞ്ഞു: കഴിഞ്ഞ രാത്രി എനി ക്കൊരു സൂറത്ത് അവതരിച്ചിട്ടുണ്ട്. ഇൗ ലോകത്തെക്കാളും, അതിലുള്ള വസ്തു ക്കളെക്കാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണത്. അതായത്: (എന്ന ഇൗ ക്വുർറഃ( ) പറയുന്നു: മക്കാ വിജയ ത്തിന്റെ അന്ന് യാത്രയിൽ വാഹനപ്പുന്നറത്തുവെച്ച് നബി തിരുമേനി ˜ സൂറത്തുൽ ഫത്ഹ് നീട്ടി നീട്ടി ഓതുകയുണ്ടായി. ആളുകൾ നമ്മുടെ അടുക്കൽ തടിച്ചുകൂടു മെന്ന ഭയമില്ലായിരുന്നുവെങ്കിൽ, തിരുമേനിയുടെ ആ ഓത്തിന്റെ മാതിരി ഞാൻ നിങ്ങൾക്ക് കാട്ടിത്തരുമായിരുന്നു.- (അ; ബ; മു.) 4. ഹുദൈബിയ്യാ സന്ധി:- ഇൗ അദ്ധ്യായത്തിൽ ഹുദൈബിയ്യാ സംഭവ ത്തിന്റെ പല വശങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നതുകൊണ്ട് ആ സംഭവത്തിന്റെ ചുരുക്കം അറിയുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്: ഹറാമിൽ (മക്കഃയിലെ പള്ളിയിൽ) പ്രവേശിക്കുന്നതായി നബി ˜ സ്വപ്നം കണ്ടു. നബി ˜ യുടെ സ്വപ്നം യഥാർത്ഥ മായിരിക്കുമല്ലോ. അങ്ങനെ, മക്കയിലേക്ക് ഉംറഃ ( ) കർമം ചെയ്യാനായി തിരു മേനി പുറപ്പെട്ടു. ആയിരത്തി നാനൂറിൽപരം സ്വഹാബികളും ഒന്നിച്ചുണ്ടായിരു ന്നു. ക്വുറയ്ശികളിൽനിന്ന് വല്ല തട വും നേരിട്ടുവെങ്കിലോ എന്ന് കരുതി ഉൾനാ ട്ടുകാരായ അറബി തിരുമേനി ക്ഷണിച്ചു. പക്ഷേ, അവർ ക്വുറയ്ശികളെ ഭയന്ന് പിന്നോക്കം നിൽക്കുകയാണ് ചെയ്തത്. സ്വഹാബികൾ നബി ˜ യുടെ നിർദ്ദേശപ്രകാരം, സാധാരണ അവർ ഉപയോഗിക്കാറുള്ള ഉറയി ലിട്ട വാളുകളല്ലാതെ യുദ്ധായുധങ്ങൾ കൊണ്ടുപോയിരുന്നില്ല. അസ്ഫാൻ ( ) എന്ന സ്ഥലത്തെത്തിയപ്പോൾ, ക്വുറയ്ശികൾ തങ്ങളെ തടയുവാൻ വട്ടം കൂട്ടുന്നതായും, ഒരു മുന്നോടി സൈന്യം പുറപ്പെട്ടിരി ക്കുന്നതായും വിവരം കിട്ടി. അതിനാൽ, തിരുമേനി മറ്റൊരു വഴിയായി യാത്ര തുടർന്നു. വഴിക്കുവെച്ച് തിരുമേനിയുടെ ഒട്ടകം മുന്നോട്ട് നടക്കാതെ മുട്ടുകുത്തി. ( ) എന്ന് ആളുകൾ പറയാൻ തുടങ്ങി. തിരുമേനി പറഞ്ഞു: അതിന് സമ്പ്രദായമില്ലാത്തതാണ്. ആനയെ തടഞ്ഞു വെച്ചവൻ അതിനെ തടഞ്ഞുവെച്ചതാണ്. അല്ലാഹു ബഹുമാനിച്ച വസ്തു ക്കളെ ബഹുമാനിച്ചുകൊണ്ടുള്ള എത് കാര്യത്തിലേക്കും ക്വുറയ്ശികൾ എന്നെ ക്ഷണിച്ചാൽ ഞാനത് സമ്മതിക്കാതിരിക്കയില്ല. നബി ( ˜ )യുടെ ഒട്ടകത്തിന്റെ പേരാണ് മുമ്പ് നശിപ്പിക്കുവാൻ അബീസീനിയക്കാർ കൊണ്ടു വന്ന ആനപ്പട്ടാളത്തെ തടഞ്ഞുവെച്ച അല്ലാഹുവിന്റെ പ്രവൃത്തിയാണ് ഇതും എന്ന് സാരം. മക്കഃയിൽനിന്നു അൽപം നാഴിക അകലെ ഹുദൈബിയ്യഃ ( ) എന്ന കിണ റിന്നരികെ നബി ˜ ഇറങ്ങി. ക്വുറയ്ശികൾ ആളയച്ച് അവരുടെ വരവിന്റെ ഉദ്ദേശ്യം എന്താണെന്ന് അന്വേഷിച്ചു. ഉംറഃ കർമം മാത്രമാണെന്ന് തിരുമേനി അറിയിച്ചു. പക്ഷേ, ക്വുറയ്ശികൾ പറഞ്ഞത് ഇതായിരുന്നു: മുഹമ്മദ് അവന്റെ സൈന്യ ത്തോടുകൂടി നമ്മുടെ ഇടയിൽ വന്ന് ഉംറഃക്ക് പ്രവേശിക്കുകയോ?! നാം അവനു മായി സമരത്തിലായിരിക്കെ, അവൻ ഇങ്ങനെ ബലമായി പ്രവേശിച്ചത് അറബി കൾ കേൾക്കുമല്ലോ. അതുകൊണ്ട് നാമുള്ള കാലം അത് സംഭവിക്കുവാൻ പോകു ന്നില്ല. തുടർന്നുകൊണ്ട് അന്യോന്യം പല സംസാരങ്ങളും ദൗത്യങ്ങളും നടന്നു. ഇതിനിടെ ഉഥ്മാൻ (റ)നെ നബി ˜ മക്കഃയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. മക്കഃ യിൽ അവശേഷിച്ചിരുന്ന ദുർ∫ലരായ ചില സത്യവിശ്വാസികൾക്ക് മന മാ ധാനം നൽകുവാനായിരുന്നു അത്. തന്റെ കുടുംബത്തിൽപെട്ട ഒരാൾ അഭയം നൽകിയതനുസരിച്ചായിരുന്നു അദ്ദേഹം പോയതും. അദ്ദേഹത്തെ ത്വവാഫ്(ക അ്ബാ പ്രദക്ഷിണം) ചെയ്യാൻ അവർ അനുവദിച്ചുവെങ്കിലും, തിരുമേനിക്ക് അതും അദ്ദേഹം ചെയ്കയുണ്ടായി ല്ല. മക്കഃയിൽനിന്ന് അൽപം നാഴിക അകലെ ഹുദൈബിയ്യഃ ( ) എന്ന കിണറിന്നരികെ നബി ˜ ഇറങ്ങി. ക്വുറയ്ശികൾ ആളയച്ച് അവരുടെ വരവിന്റെ ഉദ്ദേശ്യം എന്താണെന്ന് അന്വേഷിച്ചു. ഉംറഃ കർമം മാത്രമാണെന്ന് തിരുമേനി അറി യിച്ചു. പക്ഷേ, ക്വുറയ്ശികൾ പറഞ്ഞത് ഇതായിരുന്നു: മുഹമ്മദ് അവന്റെ സൈന്യ ത്തോടുകൂടി നമ്മുടെ ഇടയിൽ വന്ന് ഉംറഃക്ക് പ്രവേശിക്കുകയോ?! നാം അവനു മായി സമരത്തിലായിരിക്കെ, അവൻ ഇങ്ങനെ ബലമായി പ്രവേശിച്ചത് അറബി കൾ കേൾക്കുമല്ലോ. അതുകൊണ്ട് നാമുള്ള കാലം അത് സംഭവിക്കുവാൻ പോകു ന്നില്ല. തുടർന്നുകൊണ്ട് അന്യോന്യം പല സംസാരങ്ങളും ദൗത്യങ്ങളും നടന്നു. ഇതിനിടെ ഉഥ്മാൻ (റ)നെ നബി ˜ മക്കയിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. മക്കാ യിൽ അവശേഷിച്ചിരുന്ന ദുർ∫ലരായ ചില സത്യവിശ്വാസികൾക്ക് മന മാ ധാനം നൽകുവാനായിരുന്നു അത്. തന്റെ കുടുംബത്തിൽപെട്ട ഒരാൾ അഭയം നൽകിയതനുസരിച്ചായിരുന്നു അദ്ദേഹം പോയതും. അദ്ദേഹത്തെ ത്വവാഫ് (ക അ്ബഃ പ്രദക്ഷിണം) ചെയ്യാൻ അവർ അനുവദിച്ചുവെങ്കിലും, തിരുമേനിക്ക് അതും അനുവദിക്കപ്പെടാത്ത സ്ഥിതിക്ക് അദ്ദേഹം ചെയ്കയുണ്ടായി ല്ല. ഉഥ്മാൻ (റ)നെ ക്വുറയ്ശികൾ അവിടെ തടഞ്ഞുവെച്ചു. അദ്ദേഹം കൊല്ല പ്പെട്ടതായി ഒരു വാർത്ത മുസ്ലിംകൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു. ഇതി നെത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച് ഒരു പ്രതിജ്ഞ ( ) നടന്നു. നബി ˜ യൊന്നിച്ച് മരണംവരെ തങ്ങൾ യുദ്ധം ചെയ്തു കൊള്ളാമെന്നായിരുന്നു പ്രതിജ്ഞ. വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നതു കൊണ്ട് ഇതിന് (വൃക്ഷത്തിങ്കൽ വെച്ചുണ്ടായ പ്രതിജ്ഞ) എന്നും, താഴെ (18 -ാം വചനത്തിൽ) കാണുന്ന സന്തോഷവാർത്തയനുസരിച്ച് (അ ല്ലാഹുവിന്റെ പ്രീതി ലഭിച്ച പ്രതിജ്ഞ എന്നും) പറയപ്പെടുന്നു. ഇൗ (പ്രതിജ്ഞയെ) പ്പറ്റി അറിഞ്ഞപ്പോൾ ക്വുറയ്ശികൾക്ക് ഭയമാ യി. അവർ നബി ˜ യുമായി ഒരു സന്ധിക്ക് മുമ്പോട്ട് വന്നു. ക്വുറയ്ശികളുടെ നിർബന്ധപ്രകാരം, നബി ˜ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവരുമായി സന്ധിവ്യവസ്ഥ രേഖപ്പെടുത്തി. അതിന്റെ ചുരുക്കം ഇതാണ്: ഉമർ (റ)ന്റെ ഖിലാഫത്തുകാലത്ത് ജനങ്ങൾ അതിനെ ഒരു പുണ്യ വൃക്ഷമായി ഗണിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. അതിനാൽ അത് വെട്ടിക്കളയുവാൻ അദ്ദേഹം കൽപിക്കുകയുണ്ടായി. കൊല്ലം യുദ്ധം നിറുത്തിവെക്കുക. 2) ക്വുറയ്ശികളിൽനിന്ന് മുസ്ലിംകളുടെ പക്ഷത്തേക്ക് വരുന്നവരെ അങ്ങോട്ട് തിരിച്ചയക്കുക, മുസ്ലിംകളിൽനിന്ന് ക്വുറയ്ശികളുടെ പക്ഷത്തേക്ക് വരുന്നവരെ തിരിച്ചയക്കാതിരി ക്കുകയും ചെയ്യുക. 3) അടുത്ത കൊല്ലം തിരുമേനിയും സ്വഹാബികളും നിരായുധരായി വന്ന് ഉംറഃ കർമം നിർവ്വഹിക്കുക മൂന്ന് ദിവസം താമസിക്കുകയും ചെയ്യാം. 4) ഇരുകക്ഷികളും അവരവരുടെ ഇഷ്ടംപോലെ ആരുമായും സഖ്യം നടത്തുന്നതിന് വിരോധമില്ല. ഇത്രയും വിട്ടുവീഴ്ചകൾക്ക് നബി ˜ അനുവദിച്ചത് സ്വഹാബികൾക്ക് പൊതുവിൽ ഇഷ്ടമായിരുന്നില്ല, പലരും പലതും പറയുകയുണ്ടായി. നമ്മുടെ അടുക്കൽ മുസ്ലിമായി വരുന്നവരെ നാമെങ്ങനെ അവർക്ക് തിരിച്ചുകൊടുക്കും? ഇതായിരുന്നു അവർക്ക് തീരെ സഹിക്കാൻ കഴിയാഞ്ഞത്. അല്ലാഹു അവർക്ക് രക്ഷാമാർഗം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു തിരുമേനിയുടെ മറുപടി. തിരു മേനിയുടെ സ്വപ്നത്തെക്കുറിച്ചായിരുന്നു മറ്റൊരു സംശയം. ഇൗ സംശയത്തിന് മറുപടിയായി ഉമർ (റ)നോട് അബൂബക്ർ (റ) ഇപ്രകാരം ചോദിക്കുകയുണ്ടായി: ഇക്കൊല്ലം തന്നെയാണ് അതെന്ന് തിരുമേനി പറഞ്ഞിട്ടുണ്ടോ? ഇതിൽനിന്ന് ഉമർ (റ)ന് കാര്യം മനിലായി. സന്ധിക്കുശേഷം, തിരുമേനിയും സ്വഹാബികളും തൽക്കാലം തിരി ച്ചുപോരുകയും, അടുത്ത കൊല്ലം പോയി ഉംറഃ കർമം നിർവ്വഹിക്കുകയും ചെയ്തു. ഇൗ ഉംറഃക്കാണ് എന്ന് പറയുന്നത്. ഹിജ്റഃ ആറാം കൊല്ലം മാസത്തിലാണ് പ്രസ്തുത സന്ധി നടന്നത്. സന്ധി വ്യവസ്ഥകൾക്കെതിരായി ക്വുറയ്ശികളിൽനിന്ന് ചില സംഭവ ങ്ങൾ ഉണ്ടായി. അതിനെത്തുടർന്ന് അവർ നബി ˜ യെ സമീപിച്ച് സന്ധി പുതു ക്കുവാനും, കാലം ദീർഘിപ്പിക്കുവാനും ഉപായത്തിൽ ശ്രമം നടത്തി നോക്കി. പക്ഷേ, ഫലപ്പെടുകയുണ്ടായില്ല. ഇരുകൂട്ടരും സമാധാനത്തിൽ കഴിഞ്ഞ കാലത്ത് ഇസ്ലാമിന്റെ പ്രബോധനം അയൽപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും, കിസ്റാ, ക്വൈസർ തുടങ്ങിയ പല നാടുവാഴികളെയും ഇസ്ലാമിലേക്ക് ക്ഷണി ച്ചുകൊണ്ട് എഴുത്തുകുത്തുകൾ നടത്തുവാനും നബി ˜ അവസരം കിട്ടി. ക്വുറയ്ശികളുടെ ഭാഗത്തുനിന്ന് സന്ധിലംഘനം ഉണ്ടായപ്പോൾ, നബി ˜ യും പതിനായിരം വരുന്ന സ്വഹാബികളും വേണ്ടുന്ന ഒരുക്കത്തോടുകൂടി മക്കഃയി ലേക്ക് നീങ്ങുകയും, വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ചരിത്രപ്ര സിദ്ധമായ മക്കാ വിജയസംഭവം ഉണ്ടാകുകയും ചെയ്തു. അതോടുകൂടി ക്വുറയ് അറബികൾ പൊതുവിലും ഇസ്ലാമിന് കീഴൊതുങ്ങി. ഇതി നെല്ലാം വഴി തെളിയിച്ചത് ഹുദൈബിയ്യാ സന്ധിയായിരുന്നു. എനി, നമുക്ക് വിജയത്തിന്റെ അദ്ധ്യായം വായിക്കാം:- പരമകാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) (നബിയേ) നിശ്ചയമായും നാം നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നൽകിയിരിക്കുന്നു;- (2) നിന്റെ പാപത്തിൽനിന്ന് മുൻകഴിഞ്ഞതും പിന്നീടുണ്ടാകു ന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുവാൻവേണ്ടിയും, അവന്റെ അനുഗ്രഹം നിനക്കവൻ പരിപൂർണ മാക്കുവാനും, (നേരെ) ചൊവ്വായ മാർഗത്തിൽ നിന്നെ നയിക്കുവാ നും,- (3) അന്താർന്ന ഒരു സഹായം അല്ലാഹു നിന്നെ സഹായിക്കു വാനും (വേണ്ടിയും). (1) നിശ്ചയമായും നാം തുറന്നുതന്നു (വിജയം നൽകി) നിനക്ക് സ്പഷ്ടമായ ഒരു തുറവി (വിജയം) (2) നിനക്ക് പൊറുത്തു തരുവാൻ വേണ്ടി അല്ലാഹു മുമ്പുണ്ടായത്, മുൻകഴിഞ്ഞത് നിന്റെ പാപത്തിൽനിന്ന് പിന്നീടുണ്ടാകുന്നതും, പിന്തിയതും അവൻ പരിപൂർണമാക്കുവാനും അവന്റെ അനുഗ്രഹം നിന്റെ മേൽ, നിനക്ക് നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും ചൊവ്വായ വഴി, നേരായ പാത (3) അല്ലാഹു നിന്നെ സഹായിക്കുവാനും ഒരു സഹായം വീര്യപ്പെട്ട (അന്താർന്ന), പ്രതാപകരമായ ഈ അദ്ധ്യായത്തിന് (വിജയം) എന്ന് പേർ പറയപ്പെടുവാനുള്ള കാരണം ഒന്നാമത്തെ വചനത്തിൽ നിന്നുതന്നെ മനിലാക്കാം. ഈ വചനത്തിൽ പ്രസ്താവിച്ച ഉദ്ദേശ്യം ഹുദൈബിയ്യാ സന്ധിയത്രെ. മക്കാവിജ സംഭവം നിമിത്തം വമ്പിച്ച നേട്ടങ്ങൾ ഇസ്ലാമിനു ണ്ടായിട്ടുണ്ട്. സുഹ്രീ (റ) പ്രസ്താവിച്ചത്പോലെ, എത്രയോ അധികം ജനങ്ങൾ ഇസ്ലാമിനെ ആട്ടേഷിക്കുവാനും, മുസ്ലിംകളും മുശ്രിക്കുകളും കുറേകാലം ഇടകലർന്ന് സമാധാനപൂ ർവ്വം പെരുമാറുവാനും, ഇസ്ലാമിനെപ്പറ്റി ജനങ്ങൾക്ക് പരിചയപ്പെടുവാനും, അങ്ങനെ ഇസ്ലാമിന് കൂടുതൽ അനുകൂലമായ അന്ത രീക്ഷം കൈവരുവാനും കാരണമായിരുന്നു ഹുദൈബിയ്യാസന്ധി. ഇൗ സന്ധിക്കും മക്കാവിജയ സംഭവത്തിനും ഇടയ്ക്കുള്ള രണ്ടുകൊല്ലക്കാലംകൊണ്ട് മുസ്ലിംക ളുടെ എണ്ണം അതിനുമുമ്പുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആയി വർദ്ധി ക്കുകയുണ്ടായി. ഹുദൈബിയ്യാ സംഭവത്തിൽ നബി ˜ യൊന്നിച്ച് ആയിരത്തി നാനൂറ് പേരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, മക്കാവിജയ സംഭവത്തിൽ പങ്കെ ടുത്ത സ്വഹാബികളുടെ എണ്ണം ഏറെക്കുറെ പതിനായിരമായിരുന്നു. ഇൗ ഇട ക്കാലത്താണ് പ്രസിദ്ധമായ ഖൈബർ വിജയവും മുസ്ലിംകൾക്ക് കൈവന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇൗ സന്ധിയാണ് അറേബ്യ മുഴുവനും ഇസ്ലാമിന്റെ രാജ്യ മായിത്തീരുവാൻ വച്ചത്. അതുകൊണ്ട് തന്നെയാണ് ഇതിന് (വിജ യങ്ങളുടെ വിജയങ്ങളുടെ ഉൽഘാടനം) എന്ന് പറയപ്പെടു ന്നതും. (റ) പ്രസ്താവിച്ചതായി ബുഖാരി (റ) ഉദ്ധരിക്കുന്നു. നിങ്ങ ളൊക്കെ മക്കാവിജയത്തെയാണ് വിജയ( )മായി എണ്ണിവരുന്നത്. മക്കാവിജയം ഒരു വിജയം തന്നെ. പക്ഷേ, ഞങ്ങൾ വിജയമായി എണ്ണി വരുന്നത് ഹുദൈബിയ്യാ സന്ധിയെയാകുന്നു സ്ല..ഇതുപോലെ (റ) മുതലായ ചില സ്വഹാ ബികളിൽ നിന്നും നിവേദനങ്ങൾ കാണാം. ഇൗ അദ്ധ്യായം അവതരിച്ചത് തിരു മേനി ഹുദൈബിയ്യാ സന്ധികഴിഞ്ഞു മടങ്ങുമ്പോൾ വഴിമദ്ധ്യെ വെച്ചാണെന്നു ള്ളതും സ്മരണീയമാണ്. എന്നാൽ, വ്യാഖ്യാതാക്കളിൽ ചിലരുടെ അഭിപ്രായം മക്കാവിജയമാണ് ഇവിടെ ഉദ്ദേശ്യമെന്നാകുന്നു. നാം നിനക്ക് വിജയം ) എന്ന് പറഞ്ഞതിന്റെ താൽപര്യം, ആ സന്ധി നിമിത്തം പിന്നീട് കൈവരുവാനിരിക്കുന്ന വിജയത്തെക്കുറിച്ച് നബി ˜ വാഗ്ദാനവും, സന്തോ ഷവാർത്തയും നൽകലാണെന്നും അവർ പറയുന്നു. വാചകങ്ങളും, മേൽ ചൂണ്ടിക്കാട്ടിയ വസ്തുതകളും നോക്കുമ്പോൾ കൊണ്ടുദ്ദേശ്യം ഹുദൈബിയ്യാ സംഭവമാണെന്ന അഭിപ്രായത്തിന്നാണ് കൂടുതൽ പ്രസക്തിയു ള്ളത്. ഇൗ വിജയം മുഖേനയുള്ള നേട്ടങ്ങളാണ് 2 ഉം 3 ഉം വചനങ്ങളിൽ പ്രസ്താവിക്കുന്നത്. നബി തിരുമേനി ˜ യുടെ മുൻകഴിഞ്ഞതും, വരാനിരിക്കു ന്നതുമായ പാപങ്ങൾ അത്മൂലം അല്ലാഹു പൊറുത്തുകൊടുക്കുമെ ന്നുള്ളതാണ് ഒന്നാമത്തേത്. നബിമാരുടെ പാപങ്ങൾ കൊണ്ട് വിവക്ഷ, കേവലം കുറ്റകരമോ ശിക്ഷാർഹമോ ആയ ദുഷ്കർമങ്ങളല്ല. കാരണം, അത്തരം പാപ ങ്ങളിൽ നിന്നെല്ലാം പരിശുദ്ധരാണ് പ്രവാചകൻമാർ. അവരുടെ ഉന്നതപദവിയെ അനുയോജ്യമല്ലാത്തതായി ഗണിക്കപ്പെടുന്ന മര്യാദക്കുറവുകളോ, അവർക്ക് പിണഞ്ഞേക്കാവുന്ന അബദ്ധങ്ങളോ ആയിരിക്കും അവരുടെ പാപങ്ങൾ. ഇതിനെപ്പറ്റി കഴിഞ്ഞ അദ്ധ്യായം 19 -ാം വചനത്തിന്റെ വിവരണത്തിലും, സൂ: സ്വാദ് 34 - 38 ന്റെ വിവരണത്തിലും നാം വിവരിച്ചിട്ടുള്ളത് ഓർക്കുക. നബി ˜ യുടെ മേൽ അല്ലാഹു അവന്റെ അനുഗ്രഹം പരിപൂർണമാ ക്കിക്കൊടുക്കുക, ചൊവ്വായ വഴിക്ക് നയിക്കുക, പ്രബലവും ടിയതുമായ സഹായം നൽകുക ഇവയാണ് മറ്റു നേട്ടങ്ങൾ. നബി ˜ യുടെ ആഗമനോദ്ദേശ്യം ഇസ്ലാമിക പ്രബോധനവും, പ്രചരണവുമാണല്ലോ. ഇതി നുവേണ്ടുന്ന സാഹചര്യങ്ങളും മാർഗങ്ങളും അവൻ തിരുമേനിക്ക് സജ്ജമാ ക്കിക്കൊടുത്തു. അതിന്നെതിരിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന എല്ലാ തട ങ്ങ ളെയും അഗ്ഗുതകരമാം വണ്ണം തട്ടിനീക്കി. അറേബ്യ മുഴുവനും ഇസ്ലാമിനെ അംഗീകരിക്കുകയും, നൂറ്റാണ്ടുകളായി അവിടെ തേർവാഴ്ച നടത്തിപ്പോന്ന ശിർക്കിന്റെ ആധിപത്യം നിശ്ശേഷം അവസാനിക്കുകയും, തൽസ്ഥാനത്ത് ഇസ്ലാമിന്റെ ഏക നേതൃത്വം സ്ഥാപിതമാകുകയും ചെയ്തു. ചുരുക്കത്തിൽ, അറേബ്യയുടെ ചരിത്രം മിന്നൽവേഗം പാടുമാറി. ലോകചരിത്രം തന്നെ മാറ്റി എഴുതപ്പെടുവാനുള്ള അവസരവും അതോടെ സംജാതമായി. ഇതെല്ലാം ഇൗ വിജയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. ഇഹത്തിൽവെച്ച് അല്ലാഹു നബി ˜ നൽകിയ അനുഗ്രഹങ്ങളാണിവ, പരലോകത്ത് അവൻ തിരുമേ നിക്ക് നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പറയേണ്ടതുമില്ല. കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും പൊറുക്ക പ്പെട്ടതായി അല്ലാഹുവിൽനിന്ന് ലഭിച്ച ആ സന്തോഷവാർത്ത -അതിനെക്കാൾ വലുതായ സന്തോഷവാർത്ത മറ്റെന്താണ്! -നബി ˜ യിൽ ഉളവാക്കിയ പ്രതി കരണം എന്തായിരുന്നുവെന്ന് ഓരോ സത്യവിശ്വാസിയും സദാ ഓർമിച്ചിരി ക്കേണ്ടതാണ്. തിരുമേനി അഹങ്കരിച്ചില്ല. എനി ഒന്നും ഭയപ്പെടാനില്ല എന്ന് വെച്ച് വെറുതെ ഇരുന്നതുമില്ല. മുഗീറഃ ( ) പറയുന്നത് നോക്കുക: നബി തിരുമേനി ˜ അവിടുത്തെ കാലുകളിൽ നീര് കെട്ടുമാറ് (രാത്രി അധിക നേരം) നിന്നു നമസ്കാരം നടത്താറുണ്ടായിരുന്നു. തിരുമേനിയോട് ചോദിക്ക പ്പെട്ടു: അല്ലാഹു അങ്ങയുടെ മുൻചെയ്ത പാപങ്ങളും, പിന്നീടുള്ള പാപങ്ങളും അങ്ങേക്ക് പൊറുത്തുതന്നിട്ടുണ്ടല്ലോ. (പിന്നെ, എന്തിനാണ് ഇത്ര ബുദ്ധിമുട്ടു ഇങ്ങനെ ഉത്തരം പറഞ്ഞു: (അപ്പോൾ, ഞാനൊരു നന്ദിയുള്ള അടിമയായിരിക്കേണ്ടതല്ലേ?!) (അ; ബു; മു; തി; ന; ജ.)
48:4–5هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنۡهُمۡ سَيِّـَٔاتِهِمۡۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوۡزًا عَظِيمٗا
(4) അവനത്രെ, സത്യവിശ്വാ സികളുടെ ഹൃദയങ്ങളിൽ ശാന്തത ഇറക്കിക്കൊടുത്തവൻ; അവരുടെ വിശ്വാസത്തിൽ കൂടി (വീണ്ടും) അവർക്ക് വിശ്വാസം വർദ്ധിക്കുവാൻവേണ്ടി. അല്ലാഹു വിന് ആകാശങ്ങളിലെയും, ഭൂമി യിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സർവ്വജ്ഞനും, അഗാ ധജ്ഞനുമാകുന്നു. (5) സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും അടി ഭാഗത്തിലൂടെ അരുവികൾ ഒഴുകി ക്കൊണ്ടിരിക്കുന്ന നിത്യവാസികളായ പ്രവേശിപ്പിക്കു വാനും; അവർക്ക് അവരുടെ തിന്മ കളെ (മാപ്പ് ചെയ്ത്) മൂടിവെച്ച് കൊടുക്കുവാനും വേണ്ടി(യാണ് അത്). അത് അല്ലാഹുവിന്റെ അടു ക്കൽ മഹത്തായ ഭാഗ്യമാകുന്നു. (4) അവൻ യാതൊരുവൻ ഇറക്കിയ ശാന്തത, സമാധാ നം, അടക്കം ഹൃദയങ്ങളിൽ സത്യവിശ്വാസികളുടെ അവർ (അവർക്ക്) വർദ്ധിപ്പിക്കുവാൻ വിശ്വാസം, വിശ്വാസത്തിൽ അവരുടെ വിശ്വാസത്തോട്കൂടി അല്ലാഹുവിനുണ്ട് ആകാശങ്ങളിലെ സൈന്യങ്ങൾ ഭൂമിയിലെയും അല്ലാഹു ആകുന്നു സർവ്വ (5) അവൻ പ്രവേശിപ്പിക്കുവാൻവേണ്ടി സത്യവിശ്വാസികളെ സത്യവിശ്വാസിനികളെയും സ്വർഗ ങ്ങളിൽ ഒഴുകുന്ന, നടക്കുന്ന അതിന്റെ അടിഭാഗത്തുകൂടി അരുവി (നദി)കൾ അതിൽ നിത്യവാസികളായിട്ട് അവർക്ക് മാപ്പ് ചെയ്യാനും, മൂടിവെക്കുവാനും അവരുടെ തിന്മകൾ അതാ കുന്നു അല്ലാഹുവിങ്കൽ മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം നബി തിരുമേനി ˜ ഹുദൈബിയ്യാ വിജയംമൂലം സിദ്ധിച്ച അനുഗ്ര ഹങ്ങളെക്കുറിച്ച് പറഞ്ഞശേഷം, സത്യവിശ്വാസികളായ അല്ലാഹുവിന്റെ സൈന്യ ങ്ങൾക്ക് അത്മൂലം സിദ്ധിച്ചതും, സിദ്ധിക്കുവാനിരിക്കുന്നതുമായ അനുഗ്രഹങ്ങളെ ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇഹത്തിൽവെച്ച് അവർക്ക് മന മാധാനവും, വിശ്വാസവർദ്ധനവും അവയെത്തുടർന്നുള്ള മറ്റ് കാര്യങ്ങളും ലഭിക്കുന്നുവെങ്കിൽ, പരലോകത്ത് സർവ്വഗുണസമ്പൂർണമായ സ്വർഗീയജീവിതമാണ് അവർക്കുള്ള ത്. അൽപജ്ഞാനികളും, അവിശ്വാസികളും തങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാ യിക്കണക്കാക്കുന്നത് ഐഹികജീവിതത്തിന്റെ സുഖസൗകര്യങ്ങളാണല്ലോ. അല്ലാ ഹുവിന്റെ അടുക്കൽ അതല്ല മനുഷ്യന്റെ ഭാഗ്യം. ഇഹത്തിൽ മന മാധാനം, സത്യവിശ്വാസം മുതലായവയും, പരലോകത്ത് പാപമോചനം സ്വർഗീയജീവിതം ആദിയായവയുമാകുന്നു. അല്ലാഹുവിന് ഭൂമിയിൽ മാത്രമല്ല, ആകാശത്തും കണക്കറ്റ സൈന്യ ങ്ങളുണ്ട്. ( ൽപ്പറവ ) അവന്റെ സൈന്യങ്ങളെക്കുറിച്ച് അവന്നല്ലാതെ മറ്റാർക്കും അറിയുന്നതുമല്ല. ( മ്പപ്പഞ്ചഷ സ്ലലവ ) ആകാശത്തുള്ള ഒരു മലക്ക് മാത്രം മതി, ഈ ഭൂമിയിൽ അല്ലാഹുവിന്റെ ശത്രുക്കളെ മുഴുവനും നശിപ്പിക്കു വാൻ. പക്ഷേ, മഹത്തായ ചില ലക്ഷ്യങ്ങളെ മുൻനിറുത്തിക്കൊണ്ട് സത്യവിശ്വാ സികളാകുന്ന സൈന്യത്തെയാണ് അവൻ ധർമസമരത്തിന് തിരഞ്ഞെടുത്തിരി ക്കുന്നത്.
48:6–7وَيُعَذِّبَ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۖ وَغَضِبَ ٱللَّهُ عَلَيۡهِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَۖ وَسَآءَتۡ مَصِيرٗا
وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا
(6) അല്ലാഹുവിനെക്കുറിച്ച് ദുഷിച്ചധാരണ ധരിച്ചുകൊണ്ടിരി ക്കുന്ന കപടവിശ്വാസികളെയും, കപടവിശ്വാസിനികളെയും, ബഹു ദൈവവിശ്വാസിന്നകളെയും, ബഹു ദൈവവിശ്വാസിനികളെയും അവൻ ശിക്ഷിക്കുവാനും (കൂടിയാകുന്നു അത്.) തായ വലയം ഉണ്ട്; അല്ലാഹു അവ രുടെമേൽ കോപിക്കുകയും, അവരെ ശപിക്കുകയും, അവർക്ക് (നരകം) ഒരുക്കിവെക്കു കയും ചെയ്തിരിക്കുന്നു. അത് വളരെ മോശമായ പര്യവസാന സ്ഥലം! (7) അല്ലാഹുവിന് ആകാശങ്ങ ളിലെയും, ഭൂമിയിലെയും സൈന്യ ങ്ങളുണ്ട്. അല്ലാഹു പ്രതാപശാ ലിയും അഗാധജ്ഞനുമാകുന്നു. (6) അവൻ ശിക്ഷിക്കുവാനും കപടവിശ്വാസികളെ കപടവിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസിനികളെയും ധരിക്കുന്ന (ഊഹിക്കുന്നവിചാരി ക്കുന്ന)വരായ അല്ലാഹുവിനെപ്പറ്റി ദുഷിച്ച ധാരണ, ചീത്തവി ചാരം അവരുടെമേൽ ഉണ്ട് വൃത്തം, വലയം തിന്മയുടെ, ദൂഷ്യ ത്തിന്റെ കോപിക്കുകയും ചെയ്തിരിക്കുന്നു അല്ലാഹു അവരുടെ മേൽ അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു അവർക്ക് ഒരു ക്കിവെക്കുകയും ചെയ്തിരിക്കുന്നു ജഹന്നം അത് വളരെ മോശപ്പെ ട്ടതാണ് പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം (7) അല്ലാഹുവിനുണ്ട് ആകാശങ്ങളിലെ സൈന്യങ്ങൾ ഭൂമി യിലെയും അല്ലാഹു ആകുന്നു പ്രതാപശാലി അഗാധജ്ഞൻ ഹുദൈബിയ്യാ വിജയത്തിന്റെ നേട്ടങ്ങളായി നബി തിരുമേനി ˜ ലഭി ച്ചതായ നാല് നന്മകളെ 2 ഉം 3 ഉം ആയത്തുകളിൽ അല്ലാഹു ചൂണ്ടിക്കാട്ടി: 1) തിരുമേനിയുടെ പാപങ്ങൾ പൊറുത്തുകൊടുക്കുക. 2) അനുഗ്രഹം പൂർണമാ ക്കിക്കൊടുക്കുക. 3) ചൊവ്വായ മാർഗത്തിൽ നയിക്കുക. 4) അന്തസുറ്റ സഹായം നൽകുക. ഇവയാണത്. 4 ഉം 5 ഉം വചനങ്ങളിൽ സത്യവിശ്വാസികൾക്ക് ലഭിച്ച നാല് നന്മകളെയും ചൂണ്ടിക്കാട്ടി: 1) മനഃശാന്തി, 2) സത്യവിശ്വാസത്തിൽ വർദ്ധ നവ്. 3) സ്വർഗപ്രവേശനം. 4) പാപമോചനം. അതേസമയത്ത് അല്ലാഹുവിന്റെ തെറ്റായ ധാരണയും, ദുഷ്ടവിചാരങ്ങളും വെച്ച് പുലർത്തിവരുന്ന കപടവിശ്വാസികളോ, ബഹുദൈവവിശ്വാസികളോ ആയ സ്ത്രീപുരുഷൻമാർക്ക് അത്മൂലം ലഭിക്കുന്നതെന്താണെന്നത്രെ 6 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്: 1) ശിക്ഷ. ശിർക്കിന്റെയും നിഫാക്വിന്റെയും (ബഹുദൈവ വിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെ)യും നാരായവേരറ്റ് പോയത് ഹുദൈ ബിയ്യാ സന്ധി മുതൽക്കാണല്ലോ. 2) അല്ലാഹുവിന്റെ കോപം. 3) അവന്റെ ശാപം 4). അവസാനം നരകവും! ഓരോ വിഭാഗക്കാരുടെയും നേട്ടങ്ങൾ തമ്മിലുള്ള അന്തരം നോക്കുക! പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മേൽകണ്ട ഗുണദോഷഫലങ്ങളിൽ പങ്കുകാരാണെന്ന് അല്ലാഹു പ്രത്യേകം എടുത്ത്പറഞ്ഞിട്ടുള്ളതും, അവന് ആകാ ശങ്ങളിലും ഭൂമിയിലും സൈന്യങ്ങളുണ്ടെന്ന് ഒന്നുകൂടി ആവർത്തിച്ച് പറഞ്ഞതും ശ്രദ്ധേയമാകുന്നു. അവൻ സർവ്വജ്ഞനാണ്, യുക്തിമത്തായ നിലയിൽ കാര്യ ങ്ങൾ നടത്തുന്ന അഗാധജ്ഞനാണ്, ആർക്കും വെല്ലുവാൻ കഴിയാത്ത പ്രതാപ ശാലിയാണ് എന്നൊക്കെ ഉണർത്തിയതും, സഗൗരവം മനിരുത്തേണ്ടതുണ്ട്.
48:8إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا
(8) (നബിയേ) നിശ്ചയമായും നിന്നെ ഒരു സാക്ഷിയും, സന്തോഷ വാർത്ത അറിയിക്കുന്നവനും, താക്കീത് നൽകുന്നവനുമായി നാം (നിയോഗിച്ച്) അയച്ചിരിക്കുകയാ ണ്. (8) നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു സാക്ഷി യായിട്ട് സന്തോഷവാർത്ത അറിയിക്കുന്നവനായും താക്കീതുകാര നായും സൂ: അഹ്സാബ് 45 -ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.
48:9لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ وَتُسَبِّحُوهُ بُكۡرَةٗ وَأَصِيلًا
(9) നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കു കയും, അവനെ (ബഹുമാനിച്ച്) സഹായിക്കുകയും, വന്ദിക്കുകയും ചെയ്യാനും, കാലത്തും, വൈകുന്നേ രവും നിങ്ങൾ അവന് തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യാനും (വേണ്ടിയാണത്). (9) നിങ്ങൾ വിശ്വസിക്കുവാൻവേണ്ടി അല്ലാഹുവിലും അവന്റെ റസൂലിലും അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും അവനെ വന്ദിക്കുവാനും അവന് തസ്ബീഹ് ചെയ്യുവാനും രാവിലെ, നേരത്തെ വൈകുന്നേരവും, വൈകിയിട്ടും സാക്ഷി, സന്തോഷവാർത്ത അറിയിക്കുന്നവൻ, താക്കീത് നൽകുന്നവൻ എന്നീ മൂന്ന് സ്ഥാനവിശേഷതകളോടുകൂടി നബി തിരുമേനി ˜ യെ നിയോഗിച്ചതിന്റെ ലക്ഷ്യം എന്തൊക്കെയാണെന്നാണ് ഈ വചനത്തിൽ സംക്ഷിപ്തമായി ചൂണ്ടി ക്കാട്ടുന്നത്. ഒരു സത്യവിശ്വാസി അവന്റെ ജീവിതത്തിൽ സ്വീകരിക്കുകയും, അനു ഷ്ഠിക്കുകയും ചെയ്യേണ്ടതുള്ള എല്ലാ കാര്യങ്ങളും ഈ വചനത്തിൽ പ്രസ്താ വിച്ച നാല് കാര്യങ്ങളുടെ പൂർത്തീകരണവും വിശദാംശങ്ങളുമാണെന്ന് പറയാം. എന്ന വാക്കിന് ശക്തിപ്പെടുത്തുക, ബഹുമാനിക്കുക, സഹായിക്കുക എന്നൊ ക്കെയാണ് വാക്കർത്ഥം. ബഹുമാനാർത്ഥം സഹായിക്കുക എന്നത്രെ ഇവിടെ ഉദ്ദേശ്യം. ( ) അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താൽപര്യം. അവന്റെ മതത്തെ സഹായിക്കുക എന്നാകുന്നു.
48:10إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا
(10) നിശ്ചയമായും, നിന്നോട് (സത്യ) പ്രതിജ്ഞ ചെയ്യു ന്നവർ, അല്ലാഹുവിനോടുതന്നെ യാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാ ഹുവിന്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്. അതിനാൽ, ആരെങ്കിലും (പ്ര തിജ്ഞ) ലംഘിച്ചാൽ അവൻ, തനി ക്കെതിരായിത്തന്നെയാണ് (അത്) ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആർ നിറവേ റ്റിയോ അവന് മഹത്തായ പ്രതി ഫലം അവൻ കൊടുത്തേക്കുന്നതാ ണ്. (10) നിശ്ചയമായും യാതൊരുവർ നിന്നോട് (പ്രതിജ്ഞ) ചെയ്യുന്നവർ അവർ ചെയ്യുക തന്നെയാണ് (മാത്രമാണ്) അല്ലാഹുവിനോട് അല്ലാഹുവിന്റെ കൈ അവ മീതെയുണ്ട് അതിനാൽ ആരെങ്കിലും ലംഘിച്ചാൽ എന്നാലവൻ ലംഘിക്കുകതന്നെ (മാത്രം) ചെയ്യുന്നു തന്റെ മേൽ (തനിക്കെതിരെ) ആരെങ്കിലും നിറവേറ്റിയാൽ, ആർ നിറവേററിയോ യാതൊന്നിനെ അതിന്റെ പേരിൽ അവൻ ഉടമ്പടി (കരാർ) ചെയ്തു അല്ലാഹുവിനോട് എന്നാൽ (വഴിയെ) അവന് അവൻ കൊടുക്കും വമ്പിച്ച (മഹത്തായ) പ്രതിഫലം ഹുദൈബിയ്യായിൽവെച്ച് മുശ്രിക്കുകളുമായി സന്ധി നടക്കുന്നതിന് മു മ്പ്, മരണംവരെ യുദ്ധം ചെയ്തുകൊള്ളാമെന്ന് ഒരു വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച് സ്വഹാബികൾ നബി ˜ യോട് ഒരു പ്രതിജ്ഞ ( ) ചെയ്യുകയുണ്ടായല്ലോ, അതാ ണിവിടെ ഉദ്ദേശ്യം. പ്രത്യക്ഷത്തിൽ അത് നബി ˜ യുമായി നടന്ന പ്രതിജ്ഞയാ ണെങ്കിലും, വാസ്തവത്തിൽ അല്ലാഹുവുമായി നടന്ന പ്രതിജ്ഞയാണത്. പ്രതി ജ്ഞാവേളയിൽ കൈകൊടുത്തത് നബി ˜ യാണെങ്കിലും അല്ലാഹു നേരിൽ കൈകൊടുത്തതിന് സമവുമാണ് എന്ന് സാരം. (ഒരാൾ മറ്റൊരാളുമായി ചെയ്യുമ്പോൾ അന്യോന്യം കൈകൊടുക്കുക പതിവാണ്.) നബി ˜ യും സ്വഹാബികളും ഉംറഃകർമം ( ) നിർവ്വഹിക്കുവാൻ മക്കഃയിലേക്ക് പോയതാണല്ലോ സന്ധിക്കും മറ്റും കാരണമായത്. ഈ യാത്ര യിൽ പങ്കെടുക്കുവാൻ തിരുമേനി ജനങ്ങളെ ക്ഷണിക്കുകയുണ്ടായി. ജുഹൈനഃ, മുസൈനഃ, ഗിഫാർ, ദീൽ, അസ്ലം ( ,പ്ലഷഛ ) എന്നീ ഗോത്രക്കാർ ക്ഷണം സ്വീകരിച്ചില്ല. സത്യവിശ്വാസം ഹൃദയത്തിൽ അടി യുറച്ച് കഴിഞ്ഞിട്ടില്ലാത്ത ഉൾനാട്ടുകാരാ( )യിരുന്നു ഇവർ. യാത്ര ഒരു യുദ്ധത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് പ്രത്യക്ഷത്തിൽ മനിലാക്കാമായിരു ന്നു. ബലിമൃഗങ്ങളുംകൊണ്ടാണ് നബി ˜ പുറപ്പെട്ടിരുന്നത്. മാത്രമല്ല, സ്വഹാബി കൾ യുദ്ധസാമഗ്രികളും കൂടെ കരുതിയിരുന്നില്ല. എങ്കിലും ക്വുറൈശികളുമായി ഏറ്റുമുട്ടിയേക്കുമെന്ന ഭയം നിമിത്തം ഒഴിഞ്ഞുമാറുകയാണവർ ചെയ്തത്. ഇങ്ങനെ പിന്നോക്കം നിന്നവരെപ്പറ്റിയാണ് അടുത്ത വചനങ്ങളിൽ പ്രസ്താവി ക്കുന്നത്. തിരുമേനി മദീനഃയിൽ തിരിച്ചുവരുമ്പോൾ അവരുടെ നില എന്തായിരി ക്കുമെന്ന് അല്ലാഹു മുൻകൂട്ടി അറിവ് കൊടുക്കുന്നു:- വിഭാഗം - 2
48:11–14سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا
بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا
وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَعِيرٗا
Passage continues through verse 48:14.
(11) ധ മരുഭൂവാസി കളായ (ഗ്രാമീണ) അറബി പ കളിൽ നിന്ന് പിന്നോക്കം നിന്നവർ ളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങൾക്ക്വേണ്ടി താങ്കൾ പാപമോചനം തേടണം. തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്തത് അവർ തങ്ങളുടെ നാവുകൊണ്ട് പറ യുന്നതാണ്. പറയുക: ൽ, അല്ലാഹു നിങ്ങളിൽ വല്ല ഉപദ്രവവും (തിൻമയും) ഉദ്ദേശിക്കുകയോ, അല്ലെങ്കിൽ അവൻ നിങ്ങളിൽ വല്ല ഉപകാരവും (നന്മയും) ഉദ്ദേശിക്കു കയോ ചെയ്തുവെങ്കിൽ അവ നിൽനിന്ന് നിങ്ങൾക്ക് വല്ല ഒരു കാര്യത്തിനും സാധിക്കുന്നവർ ആരാണുള്ളത്?! പക്ഷേ, (അതിന് പുറമെ) നിങ്ങൾ പ്രവർത്തിക്കുന്നതി നെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയു ന്നവനാകുന്നു. (12) നിങ്ങൾ ധരിച്ചു, സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരി ക്കലും തിരിച്ചെത്തുകയില്ലെന്ന്, അത് നിങ്ങളുടെ ഹൃദയങ്ങളിൽ ഭംഗിയാ(യി തോന്നിപ്പി)ക്കപ്പെടുക യും, നിങ്ങൾ ദുഷിച്ചധാരണ ധരി ക്കുകയും ചെയ്തു. നിങ്ങൾ നാശോന്മുഖരായ ഒരു ജനതയുമാ (13) അല്ലാഹുവിലും, അവന്റെ റസൂലിലും ആർ വിശ്വസിക്കുന്നില്ല യോ, എന്നാൽ, (ആ) അവിശ്വാസി കൾക്ക് നിശ്ചയമായും നാം ജ്വലി ക്കുന്ന അന്മി ഒരുക്കിവെച്ചിരിക്കു ന്നു. (14) അല്ലാഹുവിനാണ് ആകാ ശങ്ങളുടെയും ഭൂമിയുടെയും രാജാ ധിപത്യം. അവൻ ഉദ്ദേശിക്കുന്ന വർക്ക് അവൻ പൊറുത്തുകൊ ടുക്കും; അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (11) നിന്നോട് (വഴിയെ) പറഞ്ഞേക്കും പിന്തിക്കപ്പെട്ട വർ (പിന്നോക്കം നിന്നവർ) (മരുഭൂവാസികളായഗ്രാമീ നിന്ന് ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാ ക്കി) ഞങ്ങളുടെ സ്വത്തുക്കൾ ഞങ്ങളുടെ കുടുംബങ്ങളും അതുകൊണ്ട് ഞങ്ങൾക്ക് പാപമോചനം തേടണം അവർ പറയുന്നു, പറയും അവരുടെ നാവുകളാൽ ഇല്ലാത്തത് അവരുടെ ഹൃദയങ്ങ ളിൽ, മനിൽ നീ പറയുക എന്നാൽ ആർക്ക് സാധിക്കും, ആർ സ്വാധീനമാക്കും നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ഒരു കാര്യ ത്തിന്, വല്ലതിനും അവൻ ഉദ്ദേശിച്ചുവെങ്കിൽ നിങ്ങളിൽ ഒരു ഉപ ദ്രവം (തിന്മ) അല്ലെങ്കിൽ ഉദ്ദേശിച്ച് നിങ്ങളിൽ വല്ല ഉപകാരവും പക്ഷേ, എങ്കിലും അല്ലാഹു ആകുന്നു നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവൻ (12) പക്ഷേ നിങ്ങൾ ധരി ച്ചു, കരുതി തിരിച്ചെത്തുന്നതേയല്ലെന്ന് റസൂൽ സത്യ വിശ്വാസികളും അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി)ലേക്ക് ഒരി ക്കലും, എന്നുംി ന്നുറിജി യ്യൗഷീഞിവ അത് ഭംഗിയാക്കപ്പെടുകൃ മ്പീന്ദുച്ഛീപ്പീയ ശ്ശുമ നിങ്ങളുടെ ഹൃദയങ്ങ ധരിക്കയും ചെയ്തു ദുഷിച്ച ധാരണ, ദുർവി ചാരം നിങ്ങളാണ് താനും, ആകുകയും ചെയ്തു നശിച്ച (നാ ശോൻമുഖരായ) ഒരു ജനത (13) ആർ വിശ്വസിച്ചില്ലയോ അല്ലാ ഹുവിൽ അവന്റെ റസൂലിലും എന്നാൽ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു അവിശ്വാസികൾക്ക് ജ്വലിക്കുന്ന അന്മി (14) അല്ലാഹുവിനാണ് ആകാശങ്ങളുടെ രാജത്വം ഭൂമി യുടെയും അവൻ പൊറുക്കും അവൻ ഉദ്ദേശിക്കുന്നവർക്ക് ശിക്ഷിക്കുകയും ചെയ്യും അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ആകുന്നു വളരെ പൊറുക്കുന്നവൻ കരുണാനിധി ഹിജ്റഃ 6 -ാം കൊല്ലാവസാനത്തിൽ ഹുദൈബിയ്യാ സംഭവം നടന്നു. ഏഴാം കൊല്ലം ആദ്യത്തിൽ തന്നെ, ഖൈബറിൽവെച്ച് വഞ്ചനാവർഗമായ യഹൂദികളു മായി നേരിടേണ്ടി വന്നു. ഹുദൈബിയ്യാ സന്ധി നിമിത്തം ക്വുറൈശികളും അവ രുമായി സഖ്യബന്ധമുള്ളതും അടങ്ങിയിരിക്കുകയായതുകൊണ്ട് ഈ സംഘ ട്ടനം വിജയത്തിൽ കലാശിക്കുമെന്ന് പ്രതീക്ഷിക്കുവാൻ വകയുണ്ടായിരുന്നു. മാത്ര മല്ല, കുറെ ശത്രുക്കളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വത്ത്) ലഭിച്ചേക്കുവാനും ഇടയുണ്ടായിരുന്നു. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം ഒഴികഴിവ് പറഞ്ഞു പിന്തിനിന്നവർ ഇപ്രാവശ്യം സ്വയം മുന്നോട്ട് വരുകയുണ്ടാ യി. പക്ഷേ, ഹുദൈബിയ്യായിൽ പങ്കെടുത്ത സ്വഹാബികൾ മാത്രം ഇതിൽ പങ്കെ ടുത്താൽ മതിയെന്ന് നബി ˜ അല്ലാഹുവിൽനിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനെപ്പറ്റിയാണ് അല്ലാഹു തുടർന്ന് പറയുന്നത്:
48:15سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا
(15) നിങ്ങൾ വല്ല ധ യുദ്ധത്തിൽ ശത്രുക്ക ളിൽനിന്ന് ലഭിക്കുന്ന പ സ്വത്തുക്കളി ലേക്കും-അവ എടുക്കുവാൻവേണ്ടിപോകുന്നതായാൽ(ആ) പിന്നോക്കം നിന്നവർ പറഞ്ഞേക്കും; "ഞങ്ങളെ വിട്ടേക്കണം (അനുവദിക്കണം) ഞങ്ങൾ നിങ്ങളെ അനുഗമിക്ക അല്ലാഹുവിന്റെ വാക്യ ത്തെ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കു കയാണ്. നിങ്ങൾ ഞങ്ങളെ അനുഗമിച്ചു വരി കയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങനെ പറഞ്ഞി അവർ പറ ഞ്ഞേക്കും; (അല്ല) പക്ഷെ, നിങ്ങൾ ഞങ്ങളോട് അസൂയ കാണി പക്ഷേ, അവർ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹി ക്കാതിരിക്കുകയാണ്. (15) (വഴിയെ) പറഞ്ഞേക്കും പിന്നോക്കം നിന്നവർ നിങ്ങൾ പോയാൽ, പോകുമ്പോൾ ഗനീമത്ത്കളിലേക്ക് നിങ്ങൾ അത് എടുക്കുവാൻവേണ്ടി ഞങ്ങളെ വിട്ടേക്കുവിൻ (അനു വദിക്കണം) ഞങ്ങൾ നിങ്ങളെ അനുഗമിക്കട്ടെ, പിൻതുടരട്ടെ അവർ ഉദ്ദേശിക്കുന്നു മാറ്റി മറിക്കുവാൻ അല്ലാഹുവിന്റെ വാക്യം നീ പറയുക നിങ്ങൾ ഞങ്ങളെ അനുഗമിക്കുന്നതേയല്ല അപ്രകാരം അല്ലാഹു പറഞ്ഞിരിക്കുന്നു മുമ്പ്, മുമ്പേ അപ്പോൾ (എന്നാൽ) അവർ പറഞ്ഞേക്കും പക്ഷേ, നിങ്ങൾ ഞങ്ങളോട് അസൂയ കാണിക്കുകയാണ് പക്ഷേ, അവരാകുന്നു, ആയിരി ക്കുന്നു അവർ ഗ്രഹിക്കുന്നില്ല അല്പമല്ലാതെ ഗനീമത്ത്( ) ക രസ്ഥമാക്കുവാൻ പോകുക എന്ന് പറഞ്ഞത് ഖൈബറി ലേക്കുള്ള പടയെടുപ്പും, അല്ലാഹുവിന്റെ വാക്യം ( മ്മഹ്നര ) എന്ന് പറഞ്ഞത്, ഖൈബറിൽനിന്ന് ല ഭിക്കുന്ന ഗനീമത്തുകൾ ഹുദൈബിയ്യാ സംഭവത്തിൽ പങ്കെ ടുത്തവർക്ക് മാത്രമുള്ളതാണെന്ന വാഗ്ദാനവുമാകുന്നു. ഒരു സംഘട്ടനത്തി നുള്ള യാതൊരു മുൻകരുതലുമില്ലാത്ത ഒരവസരത്തിൽ, തങ്ങളെക്കാൾ എത്രയോ വമ്പിച്ച ഒരു ശത്രുവെ ഓർക്കാപ്പുറത്ത് നേരിടേണ്ടി വരുമെന്ന ഘട്ട മെത്തിയപ്പോൾ യാതൊരു വൈമനസ്യവും കാണിക്കാതെ, ജീവൻ ബലിയർപ്പി ക്കുവാൻ പ്രതിജ്ഞയെടുത്തവരാണ് ആ ധീര മുജാഹിദുകളായ സ്വഹാബി കൾ. അവർക്ക് പ്രത്യേകമായി അല്ലാഹു നിശ്ചയിച്ചു കൊടുത്തതായിരുന്നു ഖൈബറിലെ ഗനീമത്തുകൾ. അതുകൊണ്ട് ഗനീമത്തിൽനിന്ന് യാതൊരു പങ്കും ആവശ്യപ്പെടാതെ, യുദ്ധത്തെ മാത്രം ഖെബ റിലേക്ക് പുറപ്പെടുവാൻ നബി ˜ അനുവാദം കൊടുത്തിരുന്നില്ല.
48:16قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِي بَأۡسٖ شَدِيدٖ تُقَٰتِلُونَهُمۡ أَوۡ يُسۡلِمُونَۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنٗاۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمٗا
(16) ധ മരുഭൂ വാസികളായ അറബി പ കളിൽ നിന്ന് പിന്നോക്കം നിന്നവരോട് പറയുക: ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങൾ (വഴിയെ) ക്ഷണിക്കപ്പെ ട്ടേക്കും; നിങ്ങളവരോട് യുദ്ധം ചെയ്യ ണം, അല്ലാത്തപക്ഷം അവർ കീഴൊ തുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം) അപ്പോൾ, നിങ്ങൾ അനു സരിക്കുന്നപക്ഷം, അല്ലാഹു നിങ്ങൾക്ക് നല്ലതായ പ്രതിഫലം നൽകും; നിങ്ങൾ മുമ്പ് പിൻതിരി ഞ്ഞതുപോലെ പിന്തിരിയുകയാണെ ങ്കിലോ, അവൻ നിങ്ങളെ വേദനയേ റിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും. (16) പിന്നോക്കം നിന്നവരോട് പറയുക കളിൽനിന്ന് നിങ്ങൾ (വഴിയെ) ക്ഷണിക്കപ്പെടും ഒരു ജനതയുടെ അടുക്കലേക്ക് സമരശേഷി (ശക്തി, ധീരത)യുള്ളവരായ കഠിന മായ, ശക്തമായ നിങ്ങളവരോട് യുദ്ധം ചെയ്യണം അല്ലെങ്കിൽ അവർ കീഴൊതുങ്ങണം (മുസ്ലിമാവണം) അപ്പോൾ നിങ്ങൾ അനുസ രിക്കുന്ന പക്ഷം അല്ലാഹു നിങ്ങൾക്ക് നൽകും നല്ലകൂലി, പ്രതിഫലം നിങ്ങൾ പിൻതിരിയുന്ന പക്ഷം നിങ്ങൾ പിൻതിരി ഞ്ഞതുപോലെ മുമ്പ് നിങ്ങളെ അവൻ ശിക്ഷിക്കും വേദ നയേറിയ ശിക്ഷ യുദ്ധം ചെയ്തു പുണ്യം നേടുവാനും, മതത്തെ സഹായിക്കുവാനു മുള്ള അവസരം കഴിഞ്ഞുപോയിട്ടില്ല, എനിയും, പലരുമായി ഏറ്റുമുട്ടേണ്ടിവ രും, അവരാണെങ്കിൽ വലിയ ധീരപരാക്രമികളുമായിരുന്നേക്കും, അവർ ഇസ്ലാമിനെ അംഗീകരിച്ച് കീഴൊതുങ്ങുന്ന കാലംവരെ യുദ്ധത്തിന്റെ ആവശ്യം നിലനിന്നേക്കും, അപ്പോഴൊക്കെ നിങ്ങൾ യുദ്ധത്തിനായി വീണ്ടും ക്ഷണിക്ക പ്പെടും, ആ ക്ഷണം നിങ്ങൾ സ്വീകരിച്ചാൽ നിങ്ങൾക്ക് വമ്പിച്ച പ്രതിഫലവും ചെയ്തപോലെ അപ്പോഴും നിങ്ങൾ പിന്നോക്കം നിന്നാൽ നിങ്ങൾക്ക് കടുത്ത ശിക്ഷയും അനുഭവപ്പെടും. എന്നൊക്കെ അവരെ അറിയി ക്കുകയാണ്. സമരശേഷിയുള്ള ജനങ്ങളിലേക്ക് നിങ്ങൾ ക്ഷണിക്കപ്പെടും ( ) എന്ന് പറഞ്ഞത്, മുസ്ലിംകൾക്ക് പിന്നീട് നേരിടേണ്ടി വന്ന ചില പ്രത്യേക സൈന്യങ്ങളെയും, യുദ്ധങ്ങളെയും ഉദ്ദേശിച്ചാണെന്ന് ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ച് കാണാം. ഇബ്നുജരീർ (റ) മുതലായവർ വ്യക്തമാ ക്കിയതുപോലെ, ഒരു പ്രത്യേക യുദ്ധത്തെയോ ജനതയെയോ ഉദ്ദേശിച്ചുകൊ ണ്ടുള്ളതല്ലഭാവിയെപ്പറ്റി പൊതുവിൽ ശരി യായ അഭിപ്രായം. അറബി മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, മക്കാവിജയ ത്തിനുശേഷം, ഒന്നുകിൽ ഇസ്ലാമിനെ അംഗീകരിക്കുക, അല്ലെങ്കിൽ യുദ്ധം ( ) എന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സൂറത്തു തൗബഃ യിൽ ഇതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിട ത്തോളം, അവർ ഇസ്ലാമിനെ അംഗീകരിക്കുകയോ, സ്വീകാര്യമായ സന്ധിവ്യ വസ്ഥകളനുസരിച്ച് കീഴൊതുങ്ങുകയോ ചെയ്യുന്നത്ന്നവരേക്ക് മാത്രമേ അവരു മായി യുദ്ധത്തിന് സ്ഥാനമുള്ളൂ. (അല്ലെങ്കിൽ കീഴൊതുങ്ങണം) എന്ന് പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന് മനിലാക്കാം. അടുത്ത വചനത്തിൽ, യുദ്ധത്തിന്റെ നിർബന്ധത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവരെപ്പറ്റി പ്രസ്താവിക്കുന്നു:-
48:17لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمٗا
(17) അന്ധന്റെ മേൽ വിഷമം (കുറ്റം) ഇല്ല; മുടന്തന്റെ മേലും വിഷമം ഇല്ല; രോഗിയുടെ മേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആർ അനു സരിക്കുന്നുവോ അവനെ, അടിഭാഗ ത്തുകൂടി അരുവികൾ ഒഴുകിക്കൊ ണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്. ആർ പിന്തി രിയുന്നുവോ അവനെ അവൻ വേദ നയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും. (17) അന്ധന്റെ മേൽ ഇല്ല ഒരു വിഷമവും (കുറ്റം, തെറ്റ്) മുടന്തന്റെ മേലും ഇല്ല വിഷമം രോഗി യുടെമേലും ഇല്ല വിഷമം ആർ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ അല്ലാഹുവിന് അവന്റെ റസൂലിനും എന്നാലവനെ അവൻ പ്രവേ ശിപ്പിക്കും സ്വർഗങ്ങളിൽ സഞ്ചരിക്കുന്ന അതിന്റെ അടിഭാഗ ത്തുകൂടി അരുവി (നദി)കൾ ആർ പിന്തിരിഞ്ഞുവോ അവനെ അവൻ ശിക്ഷിക്കും വേദനയേറിയ ശിക്ഷ വിഭാഗം- 3 ഹുദൈബിയ്യായിൽവെച്ച് ഇസ്ലാമിനുവേണ്ടി ജീവാർപ്പണം ചെയ്യാൻ പ്രതി ജ്ഞയെടുത്ത സ്വഹാബികളെ പ്രശംസിച്ചുകൊണ്ടും, അവർക്ക് ലഭിക്കുന്ന നേട്ട ങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു:-
48:18–19۞لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا
وَمَغَانِمَ كَثِيرَةٗ يَأۡخُذُونَهَاۗ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا
(18) (ആ) വൃക്ഷത്തിന്റെ ചുവ ട്ടിൽവെച്ച് നിന്നോട് പ്രതിജ്ഞ ധ പ ചെയ്യുമ്പോൾ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീർച്ച യായും അല്ലാഹു തൃപ്തിപ്പെട്ടിട്ടു ണ്ട്. അപ്പോൾ, അവരുടെ ഹൃദയങ്ങ ളിലുള്ളത് അവൻ അറിഞ്ഞിരിക്കു ന്നു. അതിനാൽ, അവരിൽ അവൻ ശാന്തത ഇറക്കിക്കൊടുത്തു; ആസ ന്നമായ ഒരു വിജയം അവർക്ക് പ്രതി ഫലം കൊടുക്കുകയും ചെയ്തു. (19) (കൂടാതെ) അവർ പിടിച്ചെ ടുക്കുന്ന വളരെ "ഗനീമത്തു'കളും! അല്ലാഹു പ്രതാപശാലിയും, അഗാ ധജ്ഞനുമാകുന്നു. (18) തീർച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് അല്ലാഹു സത്യവിശ്വാസികളെക്കുറിച്ച് അവർ നിന്നോട് ചെയ്യു മ്പോൾ വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച് അപ്പോൾ അവൻ അറി ഞ്ഞിരിക്കുന്നു അവരുടെ ഹൃദയങ്ങളിലുള്ളത് അതിനാൽ (എ ന്നിട്ട്) അവൻ ഇറക്കി ശാന്തത, അടക്കം, സമാധാനം അവരിൽ അവർക്ക് പ്രതിഫലം കൊടുക്കുകയും ചെയ്തു ആസന്നമായ (അടുത്ത) ഒരു വിജയം (19) വളരെ അവർ പിടിച്ചെടുക്കുന്ന, അവരത് എടുക്കും അല്ലാഹു ആകുന്നു പ്രതാപശാലി അഗാധജ്ഞനായ ആസന്നവിജയം, ഖൈബർ വിജയവും, വളരെ യഹൂദികളിൽനിന്ന് ലഭിച്ച സ്വത്തുക്കളുമാകുന്നു. മുസ്ലിംകളിൽ പതിനഞ്ച് പേർ ശഹീദാ(രക്തസാക്ഷിയാ)യെങ്കിലും, ശത്രുക്കളുടെ ഏറ്റവും വലിയ കോട്ടയും കേന്ദ്രവുമായിരുന്ന ആ രാജ്യം അവർ ഉപേക്ഷിച്ചുപോകേണ്ടിവന്നു. വമ്പിച്ച കോട്ട കളും വളരെ കൃഷിസ്ഥലങ്ങളും അടക്കം ധാരാളം സ്വത്തുക്കൾ മുസ്ലിംകൾക്ക് ലഭിക്കുകയും ചെയ്തു. ഈ വിജയം മാത്രമല്ല, ഭാവിയിൽ സത്യവിശ്വാസികൾക്ക് എനിയും പല വിജയങ്ങൾ ലഭിക്കുവാനുണ്ടെന്ന്കൂടി അടുത്ത വചനത്തിൽ അവരെ അല്ലാഹു അറിയിക്കുന്നു:
48:20وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةٗ تَأۡخُذُونَهَا فَعَجَّلَ لَكُمۡ هَٰذِهِۦ وَكَفَّ أَيۡدِيَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةٗ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٰطٗا مُّسۡتَقِيمٗا
(20) നിങ്ങൾ (പിന്നീട്) പിടിച്ചെടുക്കുന്ന വളരെ ഗനീമ അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ, ഇത് അവൻ നിങ്ങൾക്ക് വേഗമാക്കിത്തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളിൽനിന്ന് അവൻ തടുക്കു കയും ചെയ്തു. സത്യവിശ്വാസി കൾക്ക് ഇതൊരു ദൃഷ്ടാന്തമായിരി ക്കുവാനും, നിങ്ങളെ ചൊവ്വായ പാതയിൽ നയിക്കുവാനും കൂടിയാ കുന്നു (ഇതെല്ലാം) (20) അല്ലാഹു നിങ്ങളോട് (നിങ്ങൾക്ക്) വാഗ്ദാനം ചെയ്തിരി ക്കുന്നു വളരെ ഗനീമത്തുകൾ നിങ്ങൾ പിടിച്ചെടുക്കുന്ന, നിങ്ങളത് എടുക്കും എന്നാൽ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു നിങ്ങൾക്ക് ഇത് അവൻ തടുക്കുക(തടയുക)യും ചെയ്തു ജന ങ്ങളുടെ കൈകളെ നിങ്ങളിൽനിന്ന് അത് (ഇത്) ആകുവാനും സത്യവിശ്വാസികൾക്ക് ദൃഷ്ടാന്തം നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും പാത, വഴി ചൊവ്വായ, നേരായ നിഷ്കളങ്കമായ ത്യാഗത്തിനും, സേവനത്തിനും തയ്യാറുള്ളപക്ഷം, എല്ലാ സത്യവിശ്വാസികൾക്കും ഇതുപോലെയുള്ള ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരു മെന്നും, ഇത് അതിനൊരു ദൃഷ്ടാന്തമാണെന്നും അല്ലാഹു ഓർമപ്പെടുത്തുന്നു. വളരെ ഗനീമത്തുകളെ വാഗ്ദാനം ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞത് മുസ്ലിംകൾക്ക് ഭാവിയിൽ കൈവരുവാനിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് പറഞ്ഞത് ഹുദൈബിയാ വിജയത്തെ ഉദ്ദേ ശിച്ചോ, ഖൈബർ വിജയത്തെക്കുറിച്ചോ ആയിരിക്കാം. ഹുദൈബിയ്യായിൽവെച്ച് മുശ്രിക്കുകൾ ഏറ്റുമുട്ടുവാനുള്ള സാഹചര്യം ഒഴിവാക്കിയത്, ഖൈബറിലേക്ക് മുസ്ലിംകൾ പടയെടുത്ത് പോയിരുന്നപ്പോൾ മദീനഃ പരിസരങ്ങളിലുള്ള യഹൂ ദികൾ മദീനഃയെ ആക്രമിക്കുവാൻ മുതിരാതിരുന്നത്, വമ്പിച്ച ആയുധസജ്ജീക രണങ്ങളും വൻ കോട്ടകളുമെല്ലാം ഉണ്ടായിരുന്നിട്ടും ഒരു ഘോരസമരം നടത്തു വാൻ ഖൈബറിലെ യഹൂദർക്ക് ധൈര്യമില്ലാതാക്കിയത്, ഇതെല്ലാം അല്ലാഹു വിന്റെ കാവൽ മാത്രമായിരുന്നു ത്ഥരവ (ജനങ്ങളുടെ കൈകളെ അവൻ നിങ്ങളിൽനിന്ന് തടുക്കുകയും ചെയ്തു.) എന്ന വാക്യത്തിൽ ഇതൊക്കെ ഉൾപ്പെ ടുന്നു.
48:21وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡهَا قَدۡ أَحَاطَ ٱللَّهُ بِهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا
(21) വേറെ ചിലതും (ഉണ്ട്): നിങ്ങൾക്ക് അതിന് കഴിവുണ്ടായി ട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. ധ സൂക്ഷ്മമായി അറി യുന്നുണ്ട്. പ അല്ലാഹു എല്ലാ കാര്യ ത്തിനും കഴിവുള്ളവനാകുന്നു. (21) വേറെയും (ചിലത്) നിങ്ങൾക്ക് കഴിവുണ്ടായിട്ടില്ല അതിന്, അവയ്ക്ക് വലയം ചെയ്തിട്ടുണ്ട് അല്ലാഹു അവയെ എല്ലാ കാര്യത്തിനും, എല്ലാ വസ്തു വിന്റെ മേലും കഴിവുള്ളവൻ വേറെ ചിലതും( ) എന്ന് പറഞ്ഞത് ഏറെത്താമസിയാതെ മുസ്ലിംകൾക്ക് കൈവരുവാനിരിക്കുന്ന ചില നേട്ടങ്ങളെയാണ് ചൂണ്ടിക്കാട്ടു ന്നത്. ഈ അവസരത്തിൽ അവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിക്ക ഴിഞ്ഞിട്ടില്ലെങ്കിലും, അടുത്ത ഭാവിയിൽ അതവർ നേടിയെടുക്കാതിരിക്കുകയി ല്ലെന്ന സന്തോഷവാർത്ത അല്ലാഹു മുൻകൂട്ടി അറിയിക്കുകയാണ്. ഹിജ്റഃ 8 -ാം കൊല്ലത്തിൽ നടന്ന ഹുനൈൻ യുദ്ധത്തെയും, ആ യുദ്ധത്തിൽ ഹവാ സിൻ ( ) ഗോത്രക്കാരിൽനിന്ന് ലഭിച്ച വമ്പിച്ച ഗനീമത്തുകളെയും ഉദ്ദേശി ച്ചായിരിക്കാം ഈ വാഗ്ദാനം. അല്ലെങ്കിൽ ഉമർ (റ)ന്റെ ഖിലാഫത്ത് കാലത്ത് കൈവന്ന പേർഷ്യൻ വിജയങ്ങളെയും മറ്റും ഉദ്ദേശിച്ചും ആകാവുന്നതാണ്. ഏതാ യാലും, ഈ വാഗ്ദാനവും, സന്തോഷവാർത്തയും സത്യവിശ്വാസികൾക്ക് കൂടു തൽ പ്രോത്സാഹനവും ആവേശവും നൽകുന്നതാണെന്ന് പറയേണ്ടതില്ല. പേർഷ്യൻ സാമ്രാജ്യവും മുസ്ലിംകൾ ജയിച്ചടക്കുന്ന കാലം വിദൂരമല്ലെന്ന് നബി തിരുമേനി ˜ യും അവർക്ക് പലപ്പോഴും സന്തോഷവാർത്ത അറിയിച്ചിട്ടുണ്ടാ യിരുന്നു. അക്ഷരാർത്ഥത്തിൽ, ശരിക്കും അതെല്ലാം സംഭവിക്കുകയും ഉണ്ടാ യി.
48:22–23وَلَوۡ قَٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَٰرَ ثُمَّ لَا يَجِدُونَ وَلِيّٗا وَلَا نَصِيرٗا
سُنَّةَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا
(22) (ആ) അവിശ്വസിച്ചവർ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നു വെങ്കിൽതന്നെ, അവൻ പിൻതിരി ഞ്ഞുപോകുമായിരുന്നു. പിന്നീട്, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ)യാകട്ടെ, ഒരു സഹാ യകനെയാകട്ടെ, അവർ കണ്ടെത്തു ന്നതല്ല. (23) (അതെ) മുമ്പ്മുതൽക്കേ (നടന്നു)കഴിഞ്ഞിട്ടുള്ള അല്ലാഹു വിന്റെ നടപടിക്രമം! അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റ ത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ. (22) നിങ്ങളോട് യുദ്ധം ചെയ്തിരുന്നെങ്കിൽ അവിശ്വസി ച്ചവർ അവർ തിരിക്കും പിൻപുറങ്ങൾ (പിൻതിരിഞ്ഞുപോകും) പിന്നീടവർ കണ്ടെത്തുകയില്ല (കിട്ടുകയില്ല) ഒരു രക്ഷാകർത്താ വിനെ (ബന്ധുവെ)യും സഹായകനെയും ഇല്ല (23) അല്ലാഹു വിന്റെ നടപടിക്രമം, ചട്ടം, വഴക്കം കഴിഞ്ഞുപോയിട്ടുള്ളതായ മുമ്പേ, മുമ്പ്മുതൽ നീ കണ്ടെത്തുന്നതേയല്ല അല്ലാഹുവിന്റെ നട പടിക്രമത്തിന് ഒരു മാറ്റത്തിരുത്തവും, മാറ്റലും പ്രവാചകൻമാരുടെ ചേരിയും, ശത്രുക്കളുടെ ചേരിയുംസത്യവിശ്വാസികളും അവിശ്വാസികളുംതമ്മിൽ നടക്കുന്ന ധർമസമരങ്ങളിൽ, പ്രവാചകൻമാരുടെയും സത്യവിശ്വാസികളുടെയും കക്ഷിക്കായിരിക്കും അന്ത്യവിജയമെന്നത് അല്ലാഹു മുമ്പേ നടപ്പിലാക്കിവന്നിട്ടുള്ള ഒരു നടപടിക്രമമാണ്. അതിൽ മാറ്റം വരുന്നതല്ല. എന്നിരിക്കെ, ഹുദൈബിയായിലോ, ഖൈബറിലോ മറ്റോ അവർ മുസ്ലിംകളു മായി നേരിട്ട് യുദ്ധം നടത്തിയിരുന്നാൽ തന്നെയും അവർ ഒടുക്കം പിൻതിരിഞ്ഞ് പരാജയപ്പെടാതിരിക്കയില്ല എന്ന് സാരം.
48:24وَهُوَ ٱلَّذِي كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡهُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا
(24) മക്കഃയുടെ ഉള്ളിൽവെച്ച് അവരുടെ കൈകളെ നിങ്ങളിൽനി ന്നും, നിങ്ങളുടെ കൈകളെ അവ രിൽനിന്നും (പരസ്പരം ഏറ്റുമുട്ടാ തെ) തടുത്തുവെച്ചവനും അവ നത്രെ; നിങ്ങൾക്ക് അവരുടെ മേൽ ജയം നൽകിയതിനുശേഷം. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (24) അവനത്രെ യാതൊരുവൻ, അവൻ യാതൊരുവനാണ് അവരുടെ കൈകളെ തടുത്ത, തടഞ്ഞ നിങ്ങളിൽനിന്ന് നിങ്ങളുടെ കൈകളെയും അവരിൽനിന്ന് മക്കഃയുടെ ഉള്ളിൽവെച്ച് ശേഷം, പിന്നീടായി നിങ്ങളെ ജയിപ്പിച്ച (നിങ്ങൾക്ക് ജയം നൽകിയ) അവരുടെമേൽ അല്ലാഹു ആകുന്നു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവൻ ഹുദൈബിയായിലെ സന്ധി പൂർത്തിയാകുന്നതിനുമുമ്പ് അവിടെവെച്ച് ഒരു ഏറ്റുമുട്ടലിന്റെ വക്കോളം എത്തുന്ന ചില സംഭവങ്ങൾ നടക്കുകയുണ്ടായി. ആയുധധാരികളായ ഒരു സൈന്യസംഘം വന്ന് മുസ്ലിംകളുടെ നേരെ അക്രമ ത്തിന് മുതിർന്നു. സ്വഹാബികൾക്ക് അവരെ പിടിച്ച് നബി ˜ യുടെ മുമ്പിൽ കൊണ്ടുവരുവാൻ സാധിച്ചു. പക്ഷേ, നബി ˜ അവർക്ക് മാപ്പുനൽകി വിടുകയാ ണുണ്ടായത്. അങ്ങനെ, മക്കഃയുടെ അതിർത്തിക്കുള്ളിൽവെച്ച് ഒരു യുദ്ധം കൂടാതെ അല്ലാഹു കാത്തു.വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച് (അല്ലാഹുവിന്റെ തൃപ്തി ലഭിച്ച ആ പ്രതിജ്ഞ) കഴിഞ്ഞശേഷം പൂർവ്വാധികം ധീരതയും മനക്കരുത്തും കൈവന്ന സ്വഹാബികളുടെ ഭാഗത്തുനിന്നും, കേവലം നിരായുധരായ ആ 1400 ആളുകളുടെ നേരെ സുശക്തമായ ഒരു ആക്രമണം നട ത്തിനോക്കുവാൻ കെൽപുള്ള ക്വുറൈശികളുടെ ഭാഗത്തുനിന്നും ഒരു യുദ്ധത്തിന് തുടക്കമുണ്ടാകുവാൻ സാധ്യതയുണ്ടായിരുന്നു. അതും സംഭവിച്ചില്ല. അങ്ങനെ, പരിശുദ്ധ മക്കഃയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുവാൻ ഹേതുവായില്ല. മക്കഃയിൽ നിന്ന് അൽപമാത്രം നാഴിക അകലെയായി തൊട്ടുകിടക്കുന്ന സ്ഥലമാണ് ഹുദൈ ബിയാ. അതിന്റെ കുറെ ഭാഗം മക്കാ ഹറമിൽ പെട്ടതാണെന്നും പറയപ്പെടുന്നു. ഹുദൈബിയാ സന്ധിയാണല്ലോ മക്കാവിജയത്തിന് കളം ഒരുക്കിയത്. ക്വുറൈശികളിൽനിന്ന് സന്ധി ലംഘനം ഉണ്ടായപ്പോൾ പതിനായിരം വരുന്ന സ്വഹാബികളോടുകൂടി നബി ˜ മക്കഃയിൽ പ്രവേശിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ അവരെ വലയം ചെയ്തു. അതുവരെയുള്ള ചരിത്രം നോക്കിയാലും, അപ്പോഴത്തെ പരിതസ്ഥിതികൾ ആലോചിച്ചാലും അവിടെ ഒരു ഘോരയുദ്ധം നടക്കുവാനുള്ള കാരണങ്ങളുണ്ടായിരുന്നു. അത് സംഭവിക്കാതെ മക്കഃ ജയിച്ചട ക്കുവാൻ സാധ്യമായതിനെ ഉദ്ദേശിച്ചാണ് ഈ വചനത്തിൽ പ്രസ്താവിച്ചിരിക്കു ന്നത് എന്നത്രെ ചില വ്യാഖ്യാതാക്കൾ പറയുന്നത്. പക്ഷേ, ഈ അദ്ധ്യായം അവ തരിച്ചത് മക്കാവിജയത്തിന് മുമ്പാണെന്ന വസ്തുത അതിന് അനുകൂലമല്ല.
48:25هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا
(25) അവിശ്വസിക്കുക യും, ധ പവി ത്രമായ പള്ളിയിൽ പ നിന്ന് നിങ്ങളെ തടയുകയും ചെയ്തവരത്രെ അവർ; ബലിമൃഗം അതിന്റെ നിശ്ചിതസ്ഥാ നത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയിൽ അതിനെയും (അവർ തടഞ്ഞു.) സത്യവിശ്വാസികളായ ചില പുരു ഷൻമാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കിൽ, അതായത്, നിങ്ങൾ അവരെ ചവിട്ടി (അപകടപ്പെടുത്തി) യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തിൽ അവർമൂലം നിങ്ങൾക്ക് വല്ല അനി ഷ്ടവും (തെറ്റുകുറ്റവും) പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കിൽ). ധ എന്നാൽ ഇരുകൂട്ടരെയും അവൻ കൂട്ടി മുട്ടിക്കുമായിരുന്നു. പ (അതെ) അല്ലാഹു ഉദ്ദേശിക്കുന്ന വരെ അവന്റെ കാരുണ്യത്തിൽ പ്രവേ ശിപ്പിക്കുവാൻവേണ്ടിയാണ് (കൂട്ടിമുട്ടി ക്കാതിരുന്നത്). അവർ (വേറിട്ട്) നീങ്ങി നിന്നിരുന്നുവെങ്കിൽ, അവരിൽ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷി ക്കുക തന്നെ ചെയ്യുമായിരുന്നു (25) അവർ അവിശ്വസിച്ചവരാണ് നിങ്ങളെ തട യുക (മുടക്കുക)യും ചെയ്ത മസ്ജിദുൽ ഹറാമിൽനിന്ന് ബലിമൃഗത്തെയും മുടക്കപ്പെട്ട (തടം ചെയ്യപ്പെട്ട)നിലയിൽ അത് എത്തിച്ചേരുന്നത് അതിന്റെ നിശ്ചിതസ്ഥലത്ത്, എത്തേണ്ട സ്ഥാനത്ത് ചില പുരുഷൻമാർ ഇല്ലായിരുന്നുവെങ്കിൽ സത്യവിശ്വാസിക ളായ വിശ്വാസിനികളായ സ്ത്രീകളും നിങ്ങളവരെ അറി ഞ്ഞിട്ടില്ലാത്ത അതായത് നിങ്ങളവരെ ചവിട്ടിയേക്കുന്നത് (നശിപ്പിക്കു ന്നത്) അങ്ങനെ (അതിനാൽ) നിങ്ങൾക്ക് ബാധിക്കുക (പിണയുക)യും അവർ മൂലം, അവരാൽ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യ തയും) അറിയാതെ അല്ലാഹു പ്രവേശിപ്പിക്കുവാൻ വേണ്ടി തന്റെ കാരുണ്യത്തിൽ താൻ ഉദ്ദേശിക്കുന്നവരെ അവർ നീങ്ങി (വേറിട്ട്) നിന്നിരുന്നുവെങ്കിൽ നാം ശിക്ഷിക്കുക തന്നെ ചെയ്തി അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ പരിശുദ്ധ അതിന്റെ പരിസരപ്രദേശങ്ങളുമാണ് മസ്ജിദുൽ ഹറാം ( ) കൊണ്ടുദ്ദേശ്യം. അനാദരിക്കുവാൻ പാടില്ലാത്ത അലംഘനീ യമായ പള്ളി എന്ന് വാക്കർത്ഥം. മക്കഃയിലേക്ക് ബലികർമം നടത്തുവാൻ കൊണ്ടു പോകുന്ന മൃഗങ്ങൾക്കാണ് ഹദ്യ്( ) എന്ന് പറയുന്നത്. ബലി നടത്തപ്പെടേ ണ്ടുന്ന സ്ഥലം മിനാ( )യാണ്. അതാണ് നിശ്ചിതസ്ഥാനം ( പ്ലfi ) എന്ന് പറഞ്ഞ ത്. എഴുപത് ഒട്ടകങ്ങളെ ബലിക്കായി നബി ˜ അന്ന് കൂടെ കൊണ്ടുപോയിട്ടു ണ്ടായിരുന്നു. ആയത്തിന്റെ സാരം ഇതാണ്: "മുശ്രിക്കുകളുടെ നില നോക്കുകയാണെങ്കിൽ, നിശ്ചയമായും അവർ മുസ്ലിംകളുടെ കരങ്ങളാൽ ശിക്ഷിക്കപ്പെടേണ്ടവരാണ്. കാരണം, അവർ അല്ലാ ഹുവിലും റസൂലിലും വിശ്വസിക്കുന്നില്ല; നബി ˜ യെയും മുസ്ലിംകളെയും പരി ശുദ്ധ ഹറമിലേക്ക് പ്രവേശിക്കുവാനോ, അവിടെവെച്ച് ചെയ്യേണ്ടുന്ന ബലികർമം നിർവ്വഹിക്കുവാനോ സമ്മതിക്കുന്നുമില്ല. പക്ഷേ, മറ്റ് ചില സംഗതികളുണ്ട്; ഹുദൈ ബിയ്യാ സംഭവം നടക്കുന്ന അവസരത്തിൽ, സത്യവിശ്വാസം സ്വീകരിച്ച കുറെ പുരുഷൻമാരും സ്ത്രീകളും മക്കഃയിലുണ്ട്. തങ്ങളുടെ വിശ്വാസം തുറന്ന് പ്രഖ്യാ പിക്കുവാനോ, നാട് വിട്ട് (ഹിജ്റഃ) പോകുവാനോ നിവൃത്തിയില്ലാതിരിക്കുകയാ ണവർ, അവർ മുശ്രിക്കുകളുടെ മർദ്ദനം ഭയന്നുകൊണ്ട് അവർക്കിടയിൽതന്നെ കഴിഞ്ഞുകൂടുകയാണ്. ആരൊക്കെയാണെന്നും മറ്റും മുസ്ലിംകൾക്ക് അറിഞ്ഞു കൂടാ. ഒരു പൊതുസംഘട്ടനം ആ പാവങ്ങൾക്കും പലവിധ ആപത്തുകൾ നേരിടും. അതിന് മുസ്ലിംകൾ ഉത്ത രവാദികളാകരുതല്ലോ. മാത്രമല്ല, അല്ലാഹുവിന്റെ കാരുണ്യത്തിന് വിധേയരാകുന്ന സജ്ജനങ്ങൾ എനിയും മക്കഃയിൽ ഉണ്ടാകണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഇതെല്ലാം കാരണമായിട്ടാണ് ഒരു യുദ്ധം കൂടാതെ അവൻ കലാശിപ്പിച്ചത്. നേരെ മറിച്ച് ആ സത്യവിശ്വാസികൾ മുശ്രിക്കുകളിൽ നിന്ന് പ്രത്യക്ഷത്തിൽ വേർതി രിഞ്ഞുകൊണ്ടായിരുന്നു ഉള്ളതെങ്കിൽ, അല്ലാഹു അവർക്ക് അവർ അർഹിക്കുന്ന ശിക്ഷ നൽകുമായിരുന്നു.
48:26إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
(26) (ആ) അവിശ്വസിച്ചവർ തങ്ങളുടെ ഹൃദയങ്ങളിൽ ദുരഭിമാ (കാല) സമ്പ്രദായ ത്തിന്റെ ദുരഭിമാനംവെച്ചുകൊണ്ടി രുന്ന സന്ദർഭം! അപ്പോൾ, അല്ലാഹു അവന്റെ റസൂലിന്റെമേലും, സത്യവി ശ്വാസികളുടെമേലും അവന്റെ (വ ക) ശാന്തത ഇറക്കിക്കൊടുത്തു. (മുറുകെ പിടിക്കുവാൻ) അവരെ അവൻ നിർബന്ധിക്കുകയും ചെയ്തു. അവർ, അതിന് കൂടുതൽ അർഹത യുള്ളവരും, അതിന്റെ ആൾക്കാരു മായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാ കുന്നു. (26) ആക്കിയ (വെച്ചുകൊണ്ടിരുന്ന)പ്പോൾ അവിശ്വസി ച്ചവർ അവരുടെ ഹൃദയങ്ങളിൽ ചൂട് (ദുരഭിമാനം, കോപത്തള്ളൽ) അജ്ഞാന (കാല) സമ്പ്രദായത്തിന്റെ ചൂട് (ദുരഭിമാനം) അപ്പോൾ അല്ലാഹു ഇറക്കി അവന്റെ (വക) ശാന്തത, സമാധാനം തന്റെ റസൂലിന്റെമേൽ സത്യവിശ്വാസികളുടെ മേലും അവരെ നിർബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു സൂക്ഷ്മതയുടെ വാക്യം അവരായിരുന്നു (ആകുന്നു)താനും അതിന് കൂടുതൽ അർഹർ, അവകാശപ്പെട്ടവർ അതിന്റെ ആൾക്കാരും അല്ലാഹു ആകുന്നു എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും അറിവുള്ളവൻ നബി ˜ യും സ്വഹാബികളും ഉംറഃ കർമം നിർവഹിക്കുവാൻ വേണ്ടിമാത്രം വന്നതാണെന്ന് മനിലായിട്ട് പോലും ക്വുറൈശിമുശ്രിക്കുകൾ അവരെ മക്കഃയിൽ പ്രവേശിക്കുവാൻ അനുവദിച്ചില്ല. കണ്ണ് കാണുന്ന ഒരാൾ ഞങ്ങളി ലുള്ള കാലം ഞങ്ങളതിന് എന്നായിരുന്നു അവരുടെ വാശി. അത്കാരണം അക്കൊല്ലം മടങ്ങിപ്പോയി അടുത്ത കൊല്ലം വന്ന് ഉംറഃ നിർവ്വ ഹിക്കേണ്ടിവന്നു. സന്ധിപത്രം എഴുതിയപ്പോൾ അല്ലാഹുവിന്റെ നാമത്തിൽ ( ) എന്ന് ആരംഭിക്കുവാൻപോലും അവർ വിസമ്മതിച്ചു. ഇതെല്ലാം, സത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ചൊടിയും വെമ്പലും ഉണ്ടാ ക്കുന്നതാണല്ലോ. എങ്കിലും, സത്യവിശ്വാസികൾ പതറിയില്ല. ഇത്തരം സദ്ഗു ണങ്ങൾ ഉണ്ടായിരിക്കേണ്ടുന്നവരും, തൗഹീദിന്റെ മുദ്രാവാക്യത്തിൽ അടി യുറച്ച വിശ്വാസം കൊള്ളുന്നവരുമാണല്ലോ അവർ. അല്ലാഹു അവർക്ക് മന മാധാനം നൽകി അവരെ ശാന്തരാക്കി.
48:27لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا
(27) തീർച്ചയായും, അല്ലാഹു അവന്റെ റസൂലിന് സ്വപ്നം യഥാർത്ഥപ്രകാരം സത്യമാക്കിയിരി ക്കുന്നു; (അതായത്:) അല്ലാഹു ഉദ്ദേ ശിച്ചാൽ നിശ്ചയമായും മസ്ജിദുൽ ഹറാമിൽ ധ അലംഘനീയമായ പള്ളി യിൽ പ നിങ്ങൾ നിർഭയരായ നില യിൽനിങ്ങളുടെ തലമുടി കളഞ്ഞ വരും വെട്ടിയവരുമായിക്കൊണ്ട്പ്രവേശിക്കുന്നതാണ്, നിങ്ങൾ പേടി ക്കേണ്ടി വരികയില്ല. (ഇതാണ് സ്വപ്നം.) എന്നാൽ, നിങ്ങൾക്കറി യാത്ത (ചില)ത് അവൻ (അല്ലാഹു) അറിഞ്ഞിരിക്കുന്നു. അങ്ങനെ, അതിന്പുറമെ ഒരു സമീപമായ വിജയം അവൻ ഉണ്ടാക്കി. (27) തീർച്ചയായും സത്യമാക്കിയിരിക്കുന്നു അല്ലാഹു തന്റെ റസൂലിന്, റസൂലിനോട് സ്വപ്നം യഥാർത്ഥപ്രകാരം (ന്യായമാ യവിധം) നിശ്ചയമായും നിങ്ങൾ പ്രവേശിക്കും (എന്ന്) മസ്ജിദുൽ ഹറാമിൽ അല്ലാഹു ഉദ്ദേശിച്ചാൽ നിർഭയരായ നില യിൽ (സമാധാനപൂർവ്വം) (മുടി) കളഞ്ഞ (വരണ്ടിയ) വരായി നിങ്ങ ളുടെ തല(മുടി)കളെ വെട്ടിയവരായും നിങ്ങൾ പേടിക്കാത്ത നിലയിൽ, പേടിക്കുക (പേടിക്കേണ്ടി വരിക)യില്ല എന്നാൽ അവൻ അറി ഞ്ഞിരിക്കുന്നു യാതൊന്ന്, ചിലകാര്യം നിങ്ങൾക്കറിയാത്ത അങ്ങനെ അവൻ ഉണ്ടാക്കി, ഏർപ്പെടുത്തി അതിന് പുറമെ, അതു കൂടാതെ ഒരു വിജയം അടുത്ത, ആസന്നമായ പ്രവേശിക്കുന്നതോടെ തലമുടി എടുക്കുവാൻ പാടി ല്ലാതായിത്തീരുന്നു. പിന്നീട് ആ കർമങ്ങൾ അവസാനിക്കുന്നതോടുകൂടി തല മുടി വടിക്കുകയോ വെട്ടുകയോ ചെയ്യൽ നിർബന്ധവുമാകുന്നു. (തലമുടി മുഴു വൻ കളയുകയാണ് കൂടുതൽ നല്ലതെന് ന് നബി വചനങ്ങളിൽനിന്നും മനിലാ ക്കാം.) ഇങ്ങനെപതിവുപ്രകാരംചിലർ മുടികളഞ്ഞവരും, മറ്റ് ചിലർ മുടി വെട്ടിയവരുമായിക്കൊണ്ട് സമാധാനപൂർവ്വം സത്യവിശ്വാസികൾ മസ്ജിദുൽ ഹറാ പ്രവേശിക്കുന്നതായിരുന്നു നബി ˜ സ്വപ്നം കണ്ടത്. പ്രസ്തുത സ്വപ്നം യഥാർത്ഥം തന്നെയാണെന്നും, അത് തികച്ചും സാക്ഷാൽക്കരിക്കപ്പെടുന്നതാണെന്നും അല്ലാഹു ഇൗ വചനത്തിൽ അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അക്കൊല്ലത്തിൽ തന്നെ സ്വപ്നം സാക്ഷാൽകൃ തമാകാത്തതിൽ പലർക്കും സംശയം (റ) ഉമർ (റ)നെ വരവിൽ തന്നെ സ്വപ്നം പുലരു മെന്ന് അറിയിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആ പ്രാവശ്യത്തെ വരവിൽ ഉംറഃ നിർവ്വ ഹിക്കുവാൻ സാധിക്കാതെ വന്നതിൽനിന്നാണല്ലോ അപ്രതീക്ഷിതമായി ലഭിച്ച വിജ യങ്ങളുടെ വിജയം ( അതെ, ഹുദൈബിയ്യാ ത്തീർന്നത്. സ്വപ്നം മുഖേന അല്ലാഹു നടപ്പിലാക്കുവാൻ വിനുമാത്രം രഹസ്യമായിരുന്നു അതെന്ന് അല്ലാഹു ചൂണ്ടി ക്കാട്ടുന്നു. സന്ധിയിലെ നിശ്ചയപ്രകാരം അടുത്ത കൊല്ലം അത് സമാധാനപൂർവ്വം സാക്ഷാൽകരിക്കപ്പെടുകയും ചെയ്തു. ഇൗ പ്രാവശ്യം നബി ˜ യും സ്വഹാബി കളും മക്കഃയിൽ പ്രവേശിച്ചപ്പോൾ, ക്വുറൈശി നേതാക്കൾക്ക് ആ കാഴ്ച കണ്ടു സഹിക്കുവാൻ കഴിയാതെ അവർ സ്ഥലം വിട്ടു വെളിയിൽ പോയിരുന്നു. സാധാ രണക്കാരും, സ്ത്രീകളും, കുട്ടികളുമെല്ലാം തങ്ങളുടെ വീടുകളിലിരുന്നു അത് നോക്കിക്കാണുകയും ചെയ്തു. നബി ˜ യുടെ സ്വപ്നം വിവരിച്ചപ്പോൾ ഉദ്ദേശിച്ചെങ്കിൽ നിങ്ങൾ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കും ( ) എന്നാ ണല്ലോ അല്ലാഹു പറഞ്ഞത്. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളൂ. അതുകൊണ്ട് വരാനിരിക്കുന്ന കാര്യങ്ങളെക്കു റിച്ച് ഉറച്ചു പറയുമ്പോഴൊക്കെ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് കൂടി ചേർത്ത് പറയേണ്ടതുണ്ട് എന്ന് ഇത് കാണിക്കുന്നു. ഇൗ വിഷയം സൂ: അൽകഹ്ഫ് 23, 24 ൽ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിച്ചതാണ്. അല്ലാ ഹുവിന്റെ വാഗ്ദാനം പാലിക്കുന്നതിനും, അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കു ന്നതിനും അവന് യാതൊരു തട വും നേരിടുവാനില്ലെന്ന് തീർച്ചയാണ്. എന്നി പോലും, ആ വാഗ്ദാനം വിവരിച്ചപ്പോൾ പറഞ്ഞതിൽനിന്ന് മനുഷ്യഹൃദയങ്ങളിൽ അല്ലാഹുവിന്റെ ഉദ്ദേശത്തെക്കുറിച്ചുള്ള ബോധവും വിശ്വാസവും എത്രത്തോളം വേരൂന്നിയിരിക്കേണ്ടതുണ്ടെന്ന് മനി ലാക്കാവുന്നതാണ്. ആ വിശ്വാസവും, ബോധവും മനുഷ്യന് അപ്രതീക്ഷിതമായ കാരണമായിത്തീരുന്നതുമാകുന്നു. സംശയമില്ല.
48:28هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِيدٗا
(28) അവനത്രെ, സൻമാർഗവും, യഥാർത്ഥമതവുമായി തന്റെ റസൂ ലിനെ അയച്ചവൻ, എല്ലാ മതങ്ങളെ ക്കാളും അതിനെ (മേലെയാക്കി) പ്രത്യക്ഷപ്പെടുത്തുവാൻവേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയാ യിട്ട്! (28) അവനത്രെ യാതൊരുവൻ അയച്ച തന്റെ റസൂ ലിനെ സൻമാർഗ (നേർമാർഗ)വുമായി യഥാർത്ഥ (സത്യ)മ തവും അതിനെ പ്രത്യക്ഷപ്പെടുത്തുവാൻ, വിജയിപ്പിക്കുവാൻ, മേലെയാ ക്കുവാൻ മതത്തെക്കാൾ എല്ലാ (മതത്തെക്കാളും) മതി അല്ലാഹു (തന്നെ) സാക്ഷിയായിട്ട് നബി തിരുമേനി ˜ യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്നതോടൊപ്പം തന്നെ, ഇതിനുമുമ്പ് വിവരിച്ചത്പോലെയുള്ള വമ്പിച്ച സഹായങ്ങളും വിജയ ങ്ങളും നബി ˜ ലഭിക്കുവാനുള്ള കാരണമെന്താണെന്നും ഈ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. മാത്രമല്ല, മേലിലും വമ്പിച്ച സഹായങ്ങൾ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, ഇസ്ലാമാകുന്ന യഥാർത്ഥ മതത്തിന് ലോകത്ത് പ്രചാരവും പ്രശസ്തിയും ലഭിക്കുമെന്നുമുള്ള വാഗ്ദാനവും ഇതിൽ അടങ്ങിയി രിക്കുന്നു. നബി തിരുമേനി ˜ സ്വയം ഒരു റസൂലായി ചമഞ്ഞിരിക്കുകയല്ല, അല്ലാഹു അവന്റെ സ്വന്തം ദൂതനായി നിയോഗിച്ചതാണ്. എന്നിരിക്കെ, അല്ലാഹുവിന്റെ സ്നേഹാദരവും സഹായവും നബി ˜ ഉണ്ടാവാതിരിക്കുക യില്ല. എന്നിങ്ങനെയുള്ള ചില സൂചനകൾ ൾഴ (അവനത്രെ അവന്റെ റസൂലിനെ അയച്ചവൻ) എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്നു. മുഖേ നയും, മറ്റു തെളിവുകൾ മുഖാന്തരവും നബി ˜ ജനങ്ങൾക്ക് നൽകിക്കൊണ്ടിരി ക്കുന്ന മാർഗദർശനങ്ങളും, തത്വോപദേശങ്ങളും (സൻമാർഗവുമായി) എന്ന വാക്കിൽ ഉൾപ്പെടുന്നു. ഈ സൻമാർഗ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീക രിക്കപ്പെട്ടിട്ടുള്ള പ്രായോഗിക നിയമവ്യവസ്ഥയാ യ്യഷഛവ (സത്യമതവും) എന്ന വാക്ക് കൊണ്ടുദ്ദേശ്യം. ആ മതത്തെ മേലെയാക്കി പ്രത്യ ക്ഷപ്പെടുത്തുവാൻവേണ്ടി) എന്ന ലക്ഷ്യം സാക്ഷാൽകൃതമാകുന്നത് പല മാർഗ ങ്ങളിലൂടെയായിരിക്കാം. 1) മൗലികതത്വങ്ങളും, സൻമാർഗികമൂല്യങ്ങളും ഒന്നായതോടൊപ്പംത ന്നെ, കാലദേശസാഹചര്യങ്ങൾക്ക നുസരിച്ച് മുൻവേദങ്ങളിൽ അംഗീകരിക്കപ്പെ ട്ടുവന്നിരുന്ന ശാഖാപരവും കാലികവുമായി നടപടിമാർഗങ്ങളെ ദുർ∫ലപ്പെടുത്തു ക. പകരം സാർവ്വത്രികവും, സാർവ്വജനീനവുമായ ഒരു നിയമസംഹിത സുസ്ഥാ പിതമാകുക. 2) ദൈവികമല്ലാത്ത മതാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അനാചാര ദുരാചാരങ്ങൾ ആദിയായവ നിർമാർജ്ജനം ചെയ്യുന്നതിനും സദാചാരമൂല്യങ്ങളും പരിപൂർണമായിരിക്കുക. 3) പ്രമാണങ്ങൾ സുരക്ഷിതമായി അവശേഷിക്കുക. 4) സ്വൈരവിഹാരം കൊള്ളുവാനും, പ്രചാരണം സാധ്യമാകുവാനും വേണ്ടുന്ന ശക്തിയും, പ്രതാപവും സംസിദ്ധമാകുക. ഇസ്ലാമിനെ സംബന്ധി ച്ചിടത്തോളം ഇൗ ഉപാധികളെല്ലാം അല്ലാഹു പൂർത്തിയാക്കിയിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. ചിരകാലമായി, ഒടുവിൽ പ്രസ്താവിച്ച വിഷയത്തിൽപ്രതാപത്തി ന്റെയും യശിന്റെയും കാര്യത്തിൽമുസ്ലിം സമുദായം വളരെ ദയനീയാവ സ്ഥയിലേക്ക് അധഃപതിച്ചുപോയിരിക്കയാണെന്ന പരമാർത്ഥം നാം മറക്കുന്നില്ല. ഇതിനുത്തരവാദി അല്ലാഹുവല്ല, ഇസ്ലാമുമല്ല. ഇത് അല്ലാഹുവിന്റെ വാഗ്ദാന ത്തിലുള്ള ഒരു ന്യൂനതയുമല്ല. നേരെമറിച്ച് മുസ്ലിം സമുദായംതന്നെ ആദ്യത്തെ രണ്ട്മൂന്ന് നൂറ്റാണ്ടുകൾക്ക്ശേഷം, തങ്ങളുടെമേൽ വരുത്തിവെച്ചതും, പിന്നീടുള്ള തലമുറകൾ വ്യാസം വർദ്ധിപ്പിച്ചുകൊണ്ടേ വന്നതുമായ ഒരു മഹാവിനയാണത്. (സൂ: 105, സൂ: നൂർ മുതലായവയും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക. കൂടുതൽ വിവരം അവിടങ്ങളിൽ കാണാം.) ഏതായാലും, ഒരു കാര്യം തീർത്തുപറയാം. മുസ്ലിം സമുദായത്തിന്റെ യശും പ്രതാപവും എത്രതന്നെ അധഃപതിച്ചിട്ടുണ്ടെങ്കിലും ശരി, പ്രമാണങ്ങളുടെയും ലക്ഷ്യങ്ങളുടെയും, വ്യക്ത തയിലും, അവയുടെ പരിപൂർണതയിലും മറ്റേത് മതത്തെക്കാളും ഉന്നതസ്ഥാനം ഇസ്ലാമിനാണ് -അന്നും, ഇന്നും, എന്നും ഉള്ളതെന്ന് അതിന്റെ ശത്രു ക്കൾപോലും സമ്മതിക്കുന്ന ഒരു പരമാർത്ഥമത്രെ. ഇത്രയും പറഞ്ഞതിൽനിന്നും അല്ലാഹു അവന്റെ വാഗ്ദാനം പൂർത്തിയാക്കാതിരുന്നിട്ടില്ലെന്ന് സ്പഷ്ടമാണ ല്ലോ. ആ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞപ്പോൾ, അതിന് ഏക സാക്ഷിയായി അല്ലാഹു തന്നെ മതി എന്ന് അല്ലാഹു ഓർമിപ്പിക്കുന്നു. വാഗ്ദാനം അവൻ പാലി മതി സാക്ഷിയായിട്ട്. ( ) ശരി, നബി ˜ യെ അല്ലാഹു അയച്ചതാണെന്നും, അവിടുന്ന് അയക്ക പ്പെട്ടിരിക്കുന്നത് നേർമാർഗവും, യഥാർത്ഥ മതവും കൊണ്ടാണെന്നും, മറ്റെല്ലാ മതത്തെക്കാളും അതിനെ വിജയിപ്പിക്കുവാൻ വേണ്ടിയാണ് അവിടുത്തെ അല്ലാഹു അയച്ചിരിക്കുന്നതെന്നും പറയുമ്പോൾ, അക്കാര്യം പരിപൂർണമായും പ്രായോഗി കമാകുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ സത്യവിശ്വാസികൾക്ക് ആവേശപൂർവ്വം മുന്നോട്ട് നീങ്ങാമല്ലോ. ഇൗ മഹത്തായ വാഗ്ദാനം അവരുടെ കൈക്ക് നിറവേറ്റു കയെന്ന മഹാഭാഗ്യം ലഭിക്കുമാറ് അതിനാസ്പദമായ ചില സവിശേഷഗുണങ്ങ ൾ അവരിൽ ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. പ്രസ്തുതഗുണങ്ങൾ തിക ഞ്ഞവർ തന്നെയാണ് നബി ˜ സ്വഹാബികളും. അടുത്ത വച നത്തിൽ അല്ലാഹു അവർക്ക് നൽകുന്ന സാക്ഷ്യപത്രം നോക്കുക. സ്വഹാബിക ളുടെ സവിശേഷതകളും, അല്ലാഹുവിങ്കൽ അവർക്കുള്ള ബഹുമാനവും മനി ലാക്കുവാൻ ഇൗ ഒരേ ഒരു സാക്ഷ്യപത്രം തന്നെ മതിയാകും:
48:29مُّحَمَّدٞ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعٗا سُجَّدٗا يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗاۖ سِيمَاهُمۡ فِي وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِي ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِي ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِنۡهُم مَّغۡفِرَةٗ وَأَجۡرًا عَظِيمَۢا
(29) മുഹമ്മദ് അല്ലാഹു വിന്റെ റസൂലാകുന്നു. ധ ദൂതനാണ്. പ അദ്ദേഹത്തിന്റെ കൂടെയുള്ളവരാക ട്ടെ, അവിശ്വാസികളുടെമേൽ കഠി നൻമാരാണ്. തങ്ങൾക്കിടയിൽ ദയാ ലുക്കളാണ്. സുജൂദും ചെയ്തു ധ കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിർവ്വഹിച്ചു പ കൊണ്ടിരിക്കുന്നവരായി അവരെ നിനക്ക് കാണാം. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവർ തേടി ക്കൊണ്ടിരിക്കുന്നു. സുജൂദിന്റെ ധ സാഷ്ടാംഗ നമസ്കാരത്തിന്റെ പ ഫലമായി അവരുടെ അടയാളം (പ്രത്യേകത) അവരുടെ മുഖങ്ങളിലു ണ്ട്. (വർണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ ഉണ്ട്; വിളപോലെ: അത് അതിന്റെ കൂമ്പ് പുറപ്പെടുവിച്ച് ധ വിത്തിൽനിന്ന് സൂചിമുള പുറത്തു വന്നു പ ; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അത് (ത ടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളിൽ അത് (സ്വയം) ശരിപ്പെ ട്ടുനിന്നു. അവിശ്വാസികൾക്ക് അവർമൂലം കോപം പിടിപ്പിക്കുവാൻ വേണ്ടിയാണ് (ഇങ്ങനെ ഉപമിച്ചത്, അഥവാ ഇപ്രകാരം വളർത്തിക്കൊണ്ടു വന്നത്). അവരിൽ വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു പാപമോചന വും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (29) മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് അദ്ദേഹ ത്തിന്റെ കൂടെയുള്ളവർ കഠിനൻമാരാണ്, ഊക്കൻമാരാണ് അവി ശ്വാസികളുടെമേൽ ദയാലുക്കളാണ്, കൃപയുള്ളവരാണ് തങ്ങൾക്കിട യിൽ, തമ്മിൽ നിനക്കവരെ കാണാം, നീ അവരെ കാണും ചെയ്യുന്നവരായി സുജൂദ് ചെയ്യുന്നവരായി അവർ തേടിക്കൊണ്ടിരി ക്കും, അന്വേഷിക്കുന്നു അനുഗ്രഹം, ദയവ്, ദാക്ഷിണ്യം അല്ലാഹു വിൽനിന്നു പ്രീതിയും, പൊരുത്തപ്പാടും അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത അവരുടെ മുഖങ്ങളിലുണ്ട് സുജൂ ദിന്റെ ഫലമായി, പാടുനിമിത്തം അത് അവരുടെ ഉപമയാണ് തൗറാത്തിൽ അവരുടെ ഉപമ ഇൻജീലിലുമുണ്ട് അതായത് ഒരു വിളപോലെ, വിളപോലെയാണ് അത് പുറത്തുകാട്ടി, വെളിപ്പെടുത്തി അതിന്റെ കൂമ്പ്, സൂചിമുള എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷി പ്പിച്ചു എന്നിട്ടത് കട്ടികൂടി, തടിച്ചുവന്നു എന്നിട്ടത് ശരിക്ക് നിന്നു, അതിന്റെ തണ്ടുകളിൽ, തടിമരങ്ങളിൽ ആശ്ച ര്യപ്പെടുത്തുമാറ്, അതിശയിപ്പിച്ചുകൊണ്ട് കൃഷിക്കാരെ വേണ്ടിയാണ് ദേഷ്യം പിടിപ്പിക്കുവാൻ,കോപിപ്പിക്കുവാൻ വേണ്ടിയാണ് അവർ മൂലം അവ രെക്കൊണ്ട് അവിശ്വാസികളെ അല്ലാഹു വാഗ്ദാനം ചെയ്തിരി ക്കുന്നു വിശ്വസിച്ചവരോട് സൽക്കർമങ്ങൾ പ്രവർത്തി ക്കയും ചെയ്ത അവരിൽനിന്ന്, അവരാകുന്ന പാപമോചനം, പൊറുതി മഹത്തായ പ്രതിഫലവും, കൂലിയും കഴിഞ്ഞ ആയത്തിലെ ആശയങ്ങളുടെ രത്നച്ചുരുക്കത്തോടുകൂടിയ ഒരാ വർത്തനമാണ് ഈ വചനത്തിലെ ആദ്യ വാക്യം. (മുഹമ്മദ് അല്ലാ ഹുവിന്റെ റസൂലാകുന്നു) അതെ, സത്യനിഷേധികൾ നിഷേധിച്ചാലും ശരി, അസൂ യക്കാർ വെറുത്താലും ശരി, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്. സത്യാന്വേ ഷികൾ ചിന്തിക്കട്ടെ, സത്യവിശ്വാസികൾ ഉറപ്പിച്ചുകൊള്ളട്ടെ, മുഹമ്മദ് അല്ലാ ഹുവിന്റെ റസൂലാണ്. റസൂലിന് വേണ്ടുന്ന ഗുണങ്ങളെല്ലാം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിന് വേണ്ടുന്ന സഹായങ്ങളും രക്ഷയും അല്ലാഹു നൽകുകയും ചെയ്യും. ഇന്നല്ലെങ്കിൽ നാളെ, ഈ മുശ്രിക്കുകൾ അത് സമ്മതിക്കേണ്ടതായും വരും. അതാ, ഹുദൈബിയാ സന്ധിപത്രം എഴുതിയപ്പോൾ, "അല്ലാഹുവിന്റെ റസൂ ലായ മുഹമ്മദും ക്വുറൈശികളും തമ്മിൽ നടന്ന എന്നെഴുതു വാൻ സമ്മതിക്കാതെ ശഠിച്ചു നിൽക്കുകയും, "അബ്ദുല്ലാ മകൻ മുഹമ്മദും' എന്നുതന്നെ ചേർക്കുവാൻ വാശിപിടിക്കുകയും ചെയ്ത അതേ മുശ്രിക്കുകൾ ഏറെത്താമസിയാതെ ആ വാക്യം തങ്ങളുടെ മുദ്രാവാക്യമായി അംഗീകരിച്ചു. എനി, അദ്ദേഹത്തിന്റെ അനുയായികളുടെ സ്ഥിതിയോ? ഗുരുവിനൊത്ത ശിഷ്യൻമാരും, നേതാവിനൊത്ത നീതൻമാരും! സത്യനിഷേധികളെയും, സൻമാർഗവിരോധികളെയും സംബന്ധിച്ചിടത്തോളം അവർ കഠിനഹൃദയൻമാ രാണ്. ള്ളപ്പഥ ) ശൂരൻമാരും, വീരൻമാരുമാണ്. തമ്മതമ്മിലോ? അങ്ങേ യറ്റം കൃപയോടും കരുണയോടുംകൂടി പെരുമാറുന്ന ദയാശീലൻമാരുമത്രെ. ( ) അതെ, മറ്റൊരു സ്ഥലത്ത് അല്ലാഹു പറഞ്ഞതുപോലെ, സത്യവിശ്വാ സികളിൽ എളിയവരും, അവിശ്വാസികളിൽ ഗൗരവം നിറഞ്ഞവരും ള്ളപ്പഥ ള്ളപ്പഥ അവിശ്വാസികളെ കാണുമ്പോഴേക്കും നീതികേ ടോ, കയ്യേറ്റമോ ചെയ്യുമെന്ന് ഇതിനർത്ഥമില്ല. യുദ്ധവേളകളിലും, സന്ദർഭം ആവശ്യപ്പെടുമ്പോഴും ദൗർബല്യമോ, ഭീരുത്വമോ കൂടാതെ സധീരം സമർത്ഥ മായി നേരിടും എന്നുദ്ദേശ്യം. അപ്രകാരംതന്നെ, സത്യവിശ്വാസികളായ ആളുക ളിൽ എന്ത് അനീതികൾ കണ്ടാലും അവർക്ക് അറപ്പോ വെറുപ്പോ ഉണ്ടായിരിക്കു കയില്ല എന്നും ഇപ്പറഞ്ഞതിനർത്ഥമില്ല. നേരെമറിച്ച് അതിനെതിരിൽ പരുഷതയും ഗൗരവവും വെളിപ്പെടുകതന്നെ ചെയ്യും. ˜ യുടെ രണ്ട് വചനങ്ങൾ ഇവിടെ സ്മരിക്കുന്നത് സമ യോചിതമാകുന്നു: 1. സത്യവിശ്വാസികൾ അന്യോന്യം സ്നേഹിക്കുകയും, ദയ കാണിക്കു കയും, അനുഭാവം കാണിക്കുകയും ചെയ്യുന്നതിൽ അവരുടെ ഉപമ, ഒരു അങ്ങിനെ ആയിരിക്കണം. അതിന്റെ ഒരു അവയവത്തിന് അസുഖം നേരിട്ടാൽ ആ ശരീരത്തിന്റെ മറ്റെല്ലാ വശങ്ങളും ഉറ ക്കൊഴിച്ചും പനിപിടിച്ചും അതിനുവേണ്ടി മുറവിളി (ബു; മു.) 2. നിങ്ങളിൽ ആരെങ്കിലും കാര്യം കണ്ടാൽ, അവന്റെ കൈകൊണ്ട് അത് മാറ്റിക്കൊള്ളട്ടെ. അതിന് സാധിക്കാത്ത പക്ഷം അവന്റെ നാവുകൊണ്ട്, അതിനും സാധിക്കാത്തപക്ഷം അവന്റെ ഹൃദയം കൊണ്ട് (വെറുത്തുകൊള്ളട്ടെ). ഇപ്പറഞ്ഞത് വിശ്വാസത്തിൽവെച്ച് ഏറ്റവും ദുർബ (മു.) ജനങ്ങളോട് സ്വഹാബികളുടെ പെരുമാറ്റരീതിയാണ് മുകളിൽ പറഞ്ഞ ത്. എന്നാൽ, അല്ലാഹുവുമായി അവരുടെ നിലപാട് എന്താണ്? അല്ലാഹുവിന് ആരാധനാവണക്കങ്ങൾ ചെയ്യുന്നതിൽ നിരതൻമാരാണവർ, വിശേഷിച്ചും നമ സ്കാരകർമത്തിൽ. അതുകൊണ്ട് നമസ്കാരത്തിലെ പ്രധാന ഘടകങ്ങളായ സുജൂദിലുമായി അവരെ കണ്ടുകൊണ്ടിരിക്കും.( ) ഇതൊന്നും അവർ ഐഹികമായ എന്തെങ്കിലും കാര്യലാഭങ്ങളെ ഉദ്ദേശിച്ച് ചെയ്യു ന്നതല്ല. നിഷ്കളങ്കരും, നിസ്വാർത്ഥരുമാണവർ. അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ ദയാദാക്ഷിണ്യവും, പൊരുത്തവുമാണ് അവരുടെ ആവശ്യം. ( ) അതാണവരുടെ തേട്ടവും. അല്ലാഹുവിങ്കൽനിന്നുള്ള പൊരു ത്തമാണല്ലോ എല്ലാ ലഭ്യങ്ങളിലും ഏറ്റവും വലുത്. ) ഇങ്ങനെ യുള്ള ഇൗ പുണ്യവാൻമാരെ തിരിച്ചറിയുവാൻ വളരെയൊന്നും അന്വേഷണം നടത്തേണ്ടതായിട്ടില്ല. അവരെ തിരിച്ചറിയുവാനുള്ള വിശിഷ്ട ലക്ഷണവും, പ്രത്യേക അടയാളവും അവരുടെ മുഖങ്ങളിൽ തന്നെയുണ്ട്.( ) അല്ലാഹുവിന്റെ മുമ്പിൽ മുഖം കുത്തി സാഷ്ടാംഗ നമസ്കാരം നടത്തിക്കൊ ണ്ടിരിക്കുന്നതിന്റെ ഫലമായി സിദ്ധിച്ചതത്രെ അത് ( ) ഇൗ അടയാളംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്- എന്ന പേരിൽചിലരുടെ നെറ്റിയിൽ കാണപ്പെടാറുള്ള അടയാളമെന്നാണ് ചില രൊക്കെ ധരിച്ചുവശായിട്ടുള്ളത്. ഇൗ ധാരണ ശരിയല്ലെന്ന് മാത്രമല്ല, പാമരജന ങ്ങൾക്കിടയിൽ പല അന്ധവിശ്വാസങ്ങൾക്കും ആ ധാരണ കാരണമായിത്തീർന്നി ട്ടുമുണ്ട്. ഇൗ അടയാളംകൊണ്ടുള്ള വിവക്ഷയെപ്പറ്റി പല മഹാൻമാരുടെയും അഭി പ്രായങ്ങൾ ഇമാം ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ രേഖപ്പെടു പലതും മനിലാക്കുവാനുള്ളതുകൊണ്ട് അതിവിടെ ചുരുക്കി ഉദ്ധരിക്കാം: 1) ഇബ്നു അ∫ാസ് (റ) പറയുന്നു: നല്ല രീതിയാണത്. അഥവാ ആകർഷിക്കത്തക്ക മുഖഭാവം എന്നർത്ഥം. 2) മുജാഹിദും (റ) മറ്റു പലരും പറയുന്നു: അത് ഭക്തിയും വിനയവുമാ ണ്. 3) മുജാഹിദ് (റ)നോട് ഒരാൾ ഇങ്ങനെ പറഞ്ഞു: ഒരുപക്ഷേ, നെക്കാൾ ഹൃദയം കടുത്തവനായ ഒരാളുടെ കണ്ണുകൾക്കിടയിലും അത്നിസ്കാ 4) സുദ്ദീ (റ) പറയുന്നത്, നമസ്കാരം അവരുടെ മുഖത്തിന് ഭംഗി കൂട്ടു മെന്നാണ്. 5) ചില മഹാൻമാർ പറയുന്നു: പുണ്യകർമം നിമിത്തം പകലിൽ അവന്റെ മുഖം സുന്ദരമാകുമെന്ന്. 6) വേറെ ചില മഹാൻമാർ പറയുന്നു: പുണ്യകർമം നിമിത്തം ഹൃദയ ത്തിൽ പ്രകാശവും, മുഖത്ത് ശോഭയും ഉപജീവനമാർഗത്തിൽ വിശാലതയും, ജനഹൃദയങ്ങളിൽ സ്നേഹവും ഉണ്ടാകുന്നു. 7) ഉഥ്മാൻ(റ) പറയുന്നു: ഏതൊരാളുംതന്നെ, ഒരു സ്വകാര്യസമ്പ്രദായം മറച്ചുവെച്ചാൽ, അവന്റെ മുഖത്തും, സംസാരത്തിലും അല്ലാഹു അത് വെളിവാ മറഞ്ഞുകിടപ്പുള്ള രഹസ്യങ്ങളും, അവന്റെ സ്വഭാവവിശേഷതകളും അവന്റെ മുഖത്തിലൂടെ പ്രത്യക്ഷപ്പെടുമെന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. ഒരു സത്യവിശ്വാസിയുടെ സ്വകാര്യജീവിതം നല്ലതാണെ ങ്കിൽ, അവന്റെ ബാഹ്യനിലയും അല്ലാഹു നന്നാക്കിത്തീർക്കുന്നതാണ്. ( ) രാത്രി നമസ്കരിക്കുന്നവരുടെ മുഖത്ത് അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന ഭംഗിയാണ് ഇവിടെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ഇമാംറാസീ (റ) പറയുന്നു: ഇത് ബുദ്ധിമാൻമാർക്ക് അറിയാവുന്ന ഒരു യഥാർത്ഥ മാണ്. രണ്ട് മനുഷ്യൻമാർ രാത്രി ഉറക്കൊഴിക്കുന്നു: ഒരാൾ കുടിയിലും കളി യിലും ഏർപ്പെടുന്നു; മറ്റേവൻ, നമസ്കാരം, വിദ്യാസമ്പാ ഏർപ്പെടുന്നു. പിറ്റേ ദിവസം രണ്ടുപേരുടെയും ഇടക്കുള്ള വ്യത്യാസം കാണാവുന്നതാണ്. ( ) സുജൂദിന്റെ ഫലമായുണ്ടായ അടയാളം എന്താണെന്ന് ഇതിൽനിന്നെല്ലാം നല്ലപോലെ മനിലാക്കാം. ഒരാൾ നമസ്കാരം അധികരിപ്പിക്കുന്നതിന്റെ ഫലമായി അയാൾക്ക് നമസ്കാരത്തഴമ്പുണ്ടായെന്ന് വരാം. പക്ഷേമുജാഹിദ് (റ) അയാൾ നല്ലവനെന്നോ അല്ലെന്നോ വേർതിരിക്കുവാൻ നിവൃത്തിയില്ല. ഹൃദയത്തിൽ വിശ്വാ സമില്ലാത്തവന്റെ നാമമാത്രനമസ്കാരംകൊണ്ടും, ജനമദ്ധ്യെ പേരും പൗരോഹി ത്യവും നേടുവാനുള്ള നമസ്കാരം കൊണ്ടും ഉണ്ടാകാമല്ലോ അത്. സ്വഹാബികളെപ്പറ്റിയുള്ള ഇത്തരം പ്രശംസകൾ വിശുദ്ധ മാത്രമല്ല അല്ലാഹു വിവരിച്ചിട്ടുള്ളത്. നബി തിരുമേനി ˜ യുടെ ആഗമനത്തെ ക്കുറിച്ചുള്ള പ്രവചനങ്ങളും, സന്തോഷവാർത്തകളും, മുൻവേദഗ്രമ്ലങ്ങളിലും പലതും ഉണ്ടായിരുന്നുവല്ലോ. അക്കൂട്ടത്തിൽ, അവിടുത്തെ അനുയായികളുടെ സ്വഭാവവും, ഗുണഗണങ്ങളും അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്.മേൽവിവരിച്ചത് തൗറാത്തിൽ അവരെപ്പറ്റി പ്രസ്താവിച്ച ഉപമയത്രെ. ( ) തൗറാ ത്തിൽ മാത്രമല്ല; ഇൻജീലിലും അവരുടെ ഉപമയുണ്ട്. ( ) എന്നാൽ, ഇൻജീലിൽ അവരെ ഒരു വിളയോട് ഉപമിച്ചിരിക്കുകയാണ്. ( ) മുളയിൽതന്നെ കരുത്തോടെ കൂമ്പിട്ട് മുളക്കുകയും, ചിനച്ച് തടിച്ചു വളർന്ന് തഴച്ച് മുറ്റുകയും, തളരാതെ, വീഴാതെ, മുറ്റിനിൽക്കുകയും ചെയ്യുന്നകൃഷിക്കാർക്ക് ആശ്ചര്യവും കൗതുകവും ജനിപ്പിക്കുന്നകേമമായ ഒരു വിളക്ക് തുല്യമാണ് അവർ. ( ) ഇതാണ് ഇൻജീലിലെ ഉപമ. ഇസ്ലാമാകുന്ന വിള നബി ˜ ആദ്യം ഭൂമിയിൽ ഇറക്കിയപ്പോൾ, ആരംഭത്തിൽ അതിനെ ആട്ടേഷി ച്ചത് ഒറ്റയും തറ്റയുമായ സ്വഹാബികളായിരുന്നു. പിന്നീട് അത് മുളച്ച് ചിനച്ച് വളർന്ന് വന്നു. അങ്ങനെ സമൃദ്ധമായ വിളവ് നൽകുകയും ചെയ്തു. സാക്ഷാൽ തൗറാത്തോ ഇൻജീലോ ആകട്ടെ, അവയുടെ യഥാർത്ഥ പരിഭാഷയാകട്ടെ, എവിടെയും നിലവിലില്ല. പഴയ നിയമമെന്നും പുതിയ നിയമ മെന്നും പറയപ്പെടുന്ന നിലവിലുള്ള തൗറാത്ത് ഇൻജീലുകളിൽ വളരെയധികം കൃത്രിമങ്ങൾ നടത്തപ്പെട്ടിട്ടുണ്ടെന്നും, നബി തിരുമേനി ˜ യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകിച്ച് മാറ്റത്തിരുത്തങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പരക്കെ അറിയപ്പെട്ടതാണ്. എന്നിരിക്കെ, സ്വഹാബികളെ സംബന്ധിച്ച ഇൗ വിവരണവും ഉപമയും അവയിൽ കാണപ്പെടാതിരിക്കുക സ്വാഭാവികം മാത്രമാകുന്നു. എന്നി രുന്നാലും, പഴയ നിയമത്തിലും, പുതിയ നിയമത്തിലും അതിന്റെ ചില സൂചന കൾ ഇന്നും അവശേഷിക്കുന്നുണ്ട്താനും. വേദക്കാർ അന്യഥാ വ്യാഖ്യാനിച്ച് തൃപ്തിപ്പെടുകയാണ് ഇപ്പോൾ. പഴയ നിയമത്തിൽ ഇങ്ങനെ കാണാം: മോശെ (മൂ സാനബി) തന്റെ മരണത്തിന്മുമ്പെ യിസ്റായേൽ മക്കളെ അനുഗ്രഹിച്ച അനു അവൻ പറഞ്ഞതെന്തെന്നാൽ: "യഹോവ (ദൈവം) സീനായിൽ നിന്നുവന്നു, അവർക്ക് സേയീരിൽനിന്ന് ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്ന് വിള ങ്ങി, ലക്ഷോപലക്ഷം വിശുദ്ധൻമാരുടെ അടുക്കൽനിന്നു വന്നു. അവർക്കുവേണ്ടി അന്മിനിയമമായൊരു പ്രമാണം അവന്റെ വലങ്കയ്യിൽ (ആ വർത്തന പുസ്തകം: 33ൽ 1 - 3)' യഹോവ സീനായിൽനിന്ന് വന്നുവെന്ന് പറ ഞ്ഞത് ഇൗസാ നബി (അ)ക്ക് ഇൻജീൽ ലഭിച്ചതിനെയും സൂചിപ്പിക്കുന്നു. സേയീർ ഫലസ്തീനിൽ സ്ഥിതി ചെയ്യുന്ന മലകളാണ്. പാറാൻ പർവ്വതത്തിൽനിന്ന് വിളങ്ങി എന്ന് പറഞ്ഞത് നബി തിരുമേനി ˜ ലഭിച്ചതിനെ സൂചിപ്പിക്കു ന്നു. ഹിജാസിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പർവ്വതനിരകളാണ് പാറാൻ ലക്ഷോപലക്ഷം വിശുദ്ധൻമാർ നബി ˜ യുടെ അനുയായികളുമാകുന്നു. പുതിയ നിയമത്തിൽ ഇപ്രകാരം കാണാം: അവൻ (യേശു) പറഞ്ഞത്: ദൈവരാ ജ്യം, ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, അവൻ അറിയാതെ വിത്ത് മുളച്ച് വരുന്നതുപോലെയാകു ന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും, പിന്നെ കതിരും, പിന്നെ കതിരിൽ നിറഞ്ഞ മണിയും, ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെക്കുന്നു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏത് ഉപമയിൽ അതിനെ വർണിക്കേണ്ടു? അത് കടു കുമണിയോട് സദൃശ്യം. അതിനെ മണ്ണിൽ വിതക്കുമ്പോൾ ഭൂമിയിലെ എല്ലാ ത്തിലും ചെറുത്. എങ്കിലും വിതച്ചശേഷം വളർന്ന് സകല സസ്യങ്ങളിലും വലു തായിത്തീർന്നു. ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്ക വണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മാർക്കോസ് 4: 26 - 32) കാലത്ത് നടന്ന ചരിത്രപ്രസിദ്ധമായ ശാം വിജയങ്ങൾ നടത്തിക്കൊണ്ടിരുന്ന സ്വഹാബികളെപ്പറ്റി അവിടെയുള്ള ക്രിസ്ത്യാ നികൾ ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നു: അല്ലാഹുതന്നെ സത്യം! നമ്മുടെ അറിവിൽ പെട്ടിടത്തോളം ഇക്കൂട്ടർ ഹവാരിയ്യു ( ) കളെക്കാൾ ഉത്തമൻമാരാകുന്നു.(ഇൗസാ നബിയുടെ അനുയായികളിൽ പ്രധാനികളായ ആളുകൾ (അപ്പോസ്തലൻമാർ)ക്കാണ് ഹവാരിയ്യുകൾ എന്ന് പറയപ്പെടുന്നത്.) സ്വഹാബികൾക്ക് അല്ലാഹുവിങ്കലുള്ള ആദരണീയ സ്ഥാനം ഇതിൽനിന്നെല്ലാം നല്ലപോലെ മനിലാക്കാമല്ലോ. എന്തിനുവേണ്ടിയാണ് മുൻവേദഗ്രമ്ലങ്ങ ളിൽപോലും ഇവരെപ്പറ്റി ഇത്ര പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നത്? ഇത്രയും വിശു ദ്ധൻമാരായ നിലയിൽ ഇവരെ വളർത്തി വികസിപ്പിച്ചുകൊണ്ട് വന്നതിന്റെ ഉദ്ദേ ശ്യമെന്താണ്? അല്ലാഹു തന്നെ അതിവിടെ വിവരിക്കുന്നു: അതെ, അല്ലാഹുവി ലും, അവന്റെ തൗഹീദിലും വിശ്വസിക്കാത്തവരെ അരിശം കൊള്ളിക്കുവാനും, കുപിതരാക്കുവാനും തന്നെ. ( ) വളരെ ശ്രദ്ധേയമായ ഒരു വാക്യമാ ണിത്. നബി തിരുമേനി ˜ യുടെ സഖാക്കളെ പഴിക്കുകയും ആക്ഷേപിച്ച് പറ ) കക്ഷിക്കാർ അതുമൂലം ഇസ്ലാമിൽനിന്ന് പുറത്തുപോകുമെന്നുപോലും ഇൗ വാക്യത്തിന്റെ അടിസ്ഥാനത്തിൽ ചില മഹാൻമാർ പ്രസ്താവിച്ചിരിക്കുന്നു. പുരോഗമനാശയത്തിന്റെ പേരിൽ, പല ഇസ്ലാമിക പാരമ്പര്യങ്ങളെയും നിഷേധി ച്ചും പരിഹസിച്ചും വരുന്ന ചില ആധു നിക മുസ്ലിം പരിഷ്കാരികളും സ്വഹാബികളെ തരം താഴ്ത്തി പുച്ഛസ്വരത്തിൽ സംസാരിക്കുന്നത് കാണാം. അല്ലാഹുവിന്റെ ഇൗ വാക്യം അവരും ഓർത്തിരി ക്കുന്നത് നന്നായിരിക്കും. നബി ˜ പറഞ്ഞിരിക്കുന്നു: "നിങ്ങൾ എന്റെ സ്വഹാബികളെ പഴിക്കരു ത്. എന്റെ ആത്മാവ് യാതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാൾ ഉഹ്ദ് മലയാളം സ്വർണം ചിലവഴിച്ചാലും, അവരിലൊരാൾ ഒരു ഒരു വാരൽ) അതിന്റെ പകുതിയോ ചിലവഴിക്കുന്ന തിന് അത് കിടയൊക്കുകയില്ല'. (മു.) മറ്റൊരു ഹദീഥിൽ നബി ˜ പറയുന്നു: "ജനങ്ങളിൽവെച്ച് ഉത്തമൻമാർ, എന്റെ കാലക്കാരാണ്. പിന്നീട് അവരെ തുടർന്നു ള്ളവരും, പിന്നീടവരെ തുടർന്നുള്ളവരും. പിന്നീട് ഒരു ജനതവരും: അവരിലൊ രാളുടെ സാക്ഷ്യം അവന്റെ സത്യത്തെ മുൻകടക്കുകയും, അവന്റെ സത്യം അവന്റെ സാക്ഷ്യത്തെ മുൻകടക്കുകയും ചെയ്യും.'(ബു.) സത്യദീക്ഷയില്ലാതെ സത്യം ചെയ്യുവാനും, സാക്ഷ്യം നിർവ്വഹിക്കുവാനും മടിക്കുകയില്ല എന്ന് സാരം. നബി തിരുമേനി ˜ യോടൊപ്പം ഇടപഴകി സഹവസിക്കുകയും, ധരംഗങ്ങളിൽ തിരുമേനിയൊന്നിച്ച് പങ്കെടുക്കുകയും, അവിടുത്തെ ശിക്ഷണ ങ്ങളും ഉപദേശങ്ങളും നേരിൽ ലഭിക്കാൻ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത മഹാ നുഭാവൻമാരെക്കാൾ ഭാഗ്യവാൻമാർ മറ്റാരാണ്?! ഇവരിൽ, ആദ്യമാദ്യം നബി ˜ യിൽ വിശ്വസിക്കുകയും. ഇസ്ലാമിന് ശക്തിയും സ്വാധീനവും വർദ്ധിച്ച് വരുന്ന തിനുമുമ്പ് അതിനുവേണ്ടി ത്യാഗവും സേവനവുമനുഷ്ഠിക്കുകയും ചെയ്തവ രും, അല്ലാത്തവരും തമ്മിൽ പദവിയിൽ വ്യത്യാസമുണ്ടായിരിക്കും. അല്ലാഹു പറയുന്നു: (സാരം: നിങ്ങളിൽ നിന്ന് വിജയത്തിന് മുമ്പ് ചിലവഴിക്കു കയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാൾ വമ്പിച്ച പദവിയുള്ളവരാണവർ. എല്ലാവർക്കും തന്നെ, അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരി ക്കുന്നു. (സൂ: ഹദീദ് 10) സ്വഹാബികളുടെ ഉത്തമഗുണങ്ങളും മാതൃകാഗുണങ്ങളും വിവരിച്ചശേ ഷം, അവർക്ക് പാപമോചനവും, മഹത്തായ പ്രതിഫലവും നൽകുമെന്ന് അല്ലാഹു വാഗ്ദാനവും ചെയ്തിരിക്കുന്നു. ( ) മേൽ വിവരിച്ച വിശിഷ്ട ഗുണങ്ങളോട് കൂടിയവർ സത്യവിശ്വാസികളും സൽക്കർമികളുമായിരിക്കുമെന്ന തിൽ സംശയമില്ല. അവരുടെ വിശ്വാസകർമങ്ങൾ തന്നെയാണല്ലോ ആ ഗുണ ങ്ങൾക്ക് നിദാനവും. എന്നിരിക്കെ, (അവരിൽ നിന്ന് വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു എന്ന വാക്യത്തിൽനിന്ന് അവരിൽ സത്യവിശ്വാസികളും, സൽക്കർമികളും അല്ലാത്തവരും ഉണ്ടെന്ന് ഊഹിച്ചുകൂടാത്തതാണ്. അവരെ ഇത്രയും ഉൽകൃഷ്ടൻമാരാക്കിത്തീർത്ത ആ വിശ്വാസകർമങ്ങൾക്ക് നൽകപ്പെ ടുന്ന പ്രതിഫലം, മറ്റുള്ളവർക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഹത്തരമായി രിക്കും എന്നത്രെ അതിന്റെ താൽപര്യം, പരിതസ്ഥിതി, മുതലായ ചുറ്റുപാടുകൾക്ക നുസരിച്ചായിരിക്കും ഉണ്ടാവുക. പുണ്യകർമങ്ങൾക്ക് പത്ത് മുതൽ എഴുന്നൂറുവ ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം നൽകപ്പെ ടുമെന്ന് പറഞ്ഞിരിക്കുന്നത് അതുകൊണ്ടാകുന്നു. നബി ˜ യോടൊപ്പം സഹവ സിക്കുവാനും, അവിടുത്തെ ശിക്ഷണങ്ങൾ ലഭിക്കുവാനുമുള്ള ഭാഗ്യം സ്വഹാ ബികൾക്കല്ലാതെ മറ്റാർക്കും ലഭിച്ചിട്ടില്ലല്ലോ. മറ്റുള്ളവർ ഒരു മലയോളം ചിലവഴി ച്ചാലും അവരുടെ ഒരു മുദ്ദിന് കിടയൊക്കുകയില്ല എന്ന് നബി ˜ പ്രസ്താവിച്ച തിന്റെ രഹസ്യവും അതത്രെ. എന്നാൽ, സത്യവിശ്വാസവും, സൽക്കർമങ്ങളുമാണ് എല്ലാവിധ ഉന്നത സ്ഥാനങ്ങൾക്കും നിദാനം, അതില്ലെങ്കിൽ മറ്റുള്ള ഗുണഗണ ങ്ങളൊന്നുംസ്വഹാബികളിലാകട്ടെ, അല്ലാത്തവരിലാകട്ടെപരിഗണിക്കപ്പെടു ന്നതല്ല എന്നുള്ള തത്വവും ഇൗ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. സ്വഹാബികളെപ്പറ്റി അല്ലാഹു ഇങ്ങനെ പ്രശംസിച്ച് പറഞ്ഞിരിക്കെ, ഓരോ രുത്തരും എല്ലാ വിധ പാപങ്ങളിൽ നിന്നും പരിശുദ്ധരായിരിക്കുമെന്ന് വിധി കൽപി ക്കുവാൻ നിവൃത്തിയില്ല. എല്ലാ പാപങ്ങളിൽനിന്നും പരിശുദ്ധരായവർ പ്രവാച കൻമാർ മാത്രമാകുന്നു. മനുഷ്യസഹജമായ ചില തെറ്റുകുറ്റങ്ങളും, പാകപ്പിഴവു കളും അവരിലും ഉണ്ടാകാം. ചിലരിൽ നിന്ന് ചിലതെല്ലാം സംഭവിച്ചിട്ടുമുണ്ട്. പക്ഷേ, അഭിപ്രായങ്ങളിലോ, വ്യാഖ്യാനങ്ങളിലോ വന്ന വ്യത്യസ്ത വീക്ഷണഗ തികളായിരുന്നു അവയ്ക്ക് മിക്കവാറും കാരണമെന്ന് പരിശോധിച്ചാൽ കാണു വാൻ കഴിയും. അഥവാ തന്നിഷ്ടം, ഭൗതികനേട്ടം, വിശ്വാസക്കുറവ് ആദിയായ വയിൽ നിന്ന് ഉടലെടുത്ത പാപകൃത്യങ്ങൾ നബി ˜ യുമായി സഹവസിച്ച് പോന്ന സ്വഹാബികളിൽ കാണപ്പെടുവാൻ പ്രയാസമാണ്. അതേസമയത്ത്, ഏതൊരു അബദ്ധത്തിലകപ്പെട്ടാലും ശരി, അത് തെറ്റാണെന്ന് ബോധ്യം ങ്കിൽ അത് തെറ്റാണെന്ന് കാണിക്കുന്ന ഒരു വചനമോ, നബിചര്യയോ ശ്രദ്ധയിൽപെട്ടാൽപിന്നീടവിടെ തർക്കത്തിനും ന്യായവാദത്തിനും അവർ ഒരു മ്പെടുകയില്ല. തൽക്ഷണം അതിൽനിന്ന് ഒഴിഞ്ഞുമാറി പശ്ചാത്തപിക്കുക തന്നെ ചെയ്യും. ഇത് സ്വഹാബികളിൽ പൊതുവെ കാണപ്പെടുന്ന ഒരു അത്യുത്തമ മാതൃ കയാകുന്നു.