Muhammad Amani Moulavi (d. 1987) · Surah 47 · 38 verses
47:1–2ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ
ആമുഖം: സൂറത്തുൽ - ക്വിതാൽ എന്നും ഇതിന് പേരുണ്ട് മദീനഃയിൽ അവതരിച്ചത്വചനങ്ങൾ 38-വിഭാഗം പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) അവിശ്വസിക്കുകയും, അല്ലാ ഹുവിന്റെ മാർഗത്തിൽ നിന്ന് (ജന ങ്ങളെ)തടയുകയും ചെയ്തവർ (ആ രോ) അവരുടെ കർമങ്ങളെ അവൻ പാഴാക്കിക്കളയുന്നതാണ്. (2) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുക യും, മുഹമ്മദിന്റെ മേൽ അവതരി പ്പിക്കപ്പെട്ടതിൽ-അതാകട്ടെ, തങ്ങ ളുടെ റ∫ിങ്കൽ നിന്നുള്ള യഥാർത്ഥ വുമാണ്വിശ്വസിക്കുകയും ചെയ്ത വരാകട്ടെ - അവരുടെ തിൻമകളെ അവരിൽ നിന്ന് അവൻ (മാപ്പ് നൽകി) മൂടി വെക്കുകയും, അവ രുടെ സ്ഥിതി നന്നാക്കുകയും ചെയ്യും. (1) (2) വിശ്വസിച്ചവരാകട്ടെ സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത വിശ്വസിക്കു കയും ചെയ്ത ഇറക്കപ്പെട്ടതിൽ മുഹമ്മദിന്റെ മേൽ അത് യാഥാർത്ഥ്യവുമാണ് തങ്ങളുടെ റ∫ിങ്കൽ നിന്നുള്ള അവർക്ക് (ഇവരിൽ നിന്ന്) അവൻ മൂടി (പൊറുത്തു)കൊടുക്കും അവരുടെ തിന്മ കളെ അവൻ നന്നാക്കുകയും ചെയ്യും അവരുടെ സ്ഥിതി
47:3ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ
(3) (കാരണം) അത്, അവിശ്വ സിച്ചവർ വ്യർത്ഥമായതിനെ പിൻപ റ്റുകയും, വിശ്വസിച്ചവർ തങ്ങളുടെ റ∫ിങ്കൽ നിന്നുള്ള യഥാർത്ഥത്തെ പിൻപറ്റുകയും ചെയ്തിരിക്കകൊ ണ്ടാണ്. അപ്രകാരം, ജനങ്ങൾക്ക് അവരുടെ മാതിരികൾ അല്ലാഹു വിവരിച്ചു കൊടുക്കുന്നു. (3) അത് എന്തെന്നാൽ അവിശ്വസിച്ചവർ അവർ പിൻമാറി വ്യർത്ഥമായത് വിശ്വസിച്ചവരാകട്ടെ അവർ പിൻപറ്റി യഥാർത്ഥം, ന്യായം തങ്ങളുടെ റ∫ിങ്കൽനിന്നുള്ള അപ്രകാരം അല്ലാഹു ആക്കുന്നു, വിവരിക്കുന്നു മനുഷ്യർക്ക് അവരുടെ ഉപമ(ഉദാഹരണം, മാതിരി)കളെ രണ്ടാം വചനത്തിൽ ആദ്യം വിശ്വസിച്ചു ( ) എന്ന് മൊത്തത്തിൽ പറഞ്ഞ ശേഷം നബി ˜ അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചു എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. പൂർവ്വവേദങ്ങളിലും അവയിലടങ്ങിയ തത്വങ്ങളിലും, മുൻ പ്രവാചകൻമാരിലുമെല്ലാം ഓരോ സത്യവിശ്വാസിയും മൊത്തത്തിൽ വിശ്വ സിക്കേണ്ടതാണ്. നബി ˜ ലഭിച്ച വേദഗ്രമ്ലമാകുന്ന പ്രത്യേക മായും വിശ്വസിക്കേണ്ടതുമുണ്ട്. ഇതാണ് അങ്ങിനെ പറയുവാൻ കാരണം. സ്ഥിതി ഗതികൾ മേൽവിവരിച്ച പ്രകാരമായിരിക്കെ രണ്ടു വിഭാഗക്കാരും തമ്മിൽ ഒത്തി ണങ്ങിക്കൊണ്ട് സമാധാനപരമായ ഒരന്തരീഷം നിലനിൽക്കുവാൻ മാർഗമില്ല. തമ്മിൽ സംഘർഷവും, സംഘട്ടനവും അനിവാര്യമാണ് . അല്ല, ആരംഭിച്ചു കഴി ഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് സമരഘട്ടത്തിൽ സ്വീകരിക്കേണ്ടുന്ന ചില നയങ്ങ ളെപ്പറ്റി പ്രസ്താവിക്കുന്നു.
47:4–6فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ
سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ
وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ
(4) അതിനാൽ, നിങ്ങൾ അവി ശ്വസിച്ചവരുമായി (യുദ്ധത്തിൽ)ക ണ്ടുമുട്ടിയാൽ, പിരടികൾ വെട്ടുക! അങ്ങിനെ, നിങ്ങൾ അവരെ (നിർദ്ദ യം) ബലഹീനമാക്കിയാൽ അപ്പോൾ ബന്ധനം മുറുക്കി, (ശക്തമാക്കി) ക്കൊള്ളുവിൻ. എന്നിട്ട് പിന്നീട് - ഒന്നുകിൽ ദാക്ഷിണ്യം ചെയ്യുക. ഒന്നുകിൽ തെണ്ടം (മോചനമൂല്യം) വാങ്ങിവി ടുക ; യുദ്ധം അതിന്റെ ഭാരങ്ങൾ (ഇറക്കി) വെക്കുന്നത്വരേക്കും (ഇ ങ്ങിനെ വേണം) അതാണ് (വേണ്ട ത്). അല്ലാഹു ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, അവൻ (സ്വന്തംതന്നെ) അവ രിൽ നിന്ന് (പ്രതികാരം നടത്തി) രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളിൽ ചിലരെ, ചില രെക്കൊണ്ട് പരീക്ഷണം ചെയ്വാൻ വേണ്ടിയത്രെ (അത്). അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ, അവരുടെ കർമങ്ങളെ അവൻ പാഴാ ക്കുന്നതേയല്ല. (5) അവൻ അവരെ (ലക്ഷ്യത്തി ലേക്ക്) നയിച്ചുകൊള്ളുന്നതാണ് ; അവരുടെ സ്ഥിതി നന്നാക്കുകയും ചെയ്യും. (6) അവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും ; അത വൻ അവർക്ക് (നേരത്തെ) പരിചയ പ്പെടുത്തിയിരിക്കുന്നു. (4) അതിനാൽ നിങ്ങൾ കണ്ടുമുട്ടിയാൽ അവിശ്വസിച്ച വരെ എന്നാൽ പിരടികൾ വെട്ടുക അങ്ങനെ നിങ്ങ ളവരെ ബലഹീനമാക്കിയാൽ, നിർദ്ദയം പെരുമാറിയാൽ അപ്പോൾ മുറു ക്കുവിൻ, കഠിനമാക്കുക ബന്ധനത്തെ എന്നിട്ട് ഒന്നുകിൽ ദാക്ഷിണ്യം ചെയ്യുക പിന്നീട് ഒന്നുകിൽ തെണ്ടംവാങ്ങി വിടുക (ഇറ ക്കി) വെക്കുന്നത്വരെ യുദ്ധം, പട അതിന്റെ ഭാരങ്ങളെ അതാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ രക്ഷാനടപടിയെ ടുക്കും, സഹായം നേടും അവരിൽ നിന്ന്, അവരോട് പക്ഷേ, എങ്കിലും അവൻ പരീക്ഷണം ചെയ്യാനാണ് നിങ്ങളിൽ ചിലരെ ചില രെക്കൊണ്ട് കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹുവിന്റെ മാർഗ ത്തിൽ അവൻ പാഴാക്കുന്നതേയല്ല അവരുടെ പ്രവർത്തനങ്ങളെ (5) അവൻ അവരെ നേർവഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്ക്) നയി ച്ചുകൊള്ളും നന്നാക്കുകയും ചെയ്യും അവരുടെ സ്ഥിതി (6) അവരെ പ്രവേശിപ്പിക്കുകയും ചെയ്യും സ്വർഗത്തിൽ അതിനെ അവൻ പരിചയപ്പെടുത്തിയിരിക്കുന്നു അവർക്ക് ഈ വചനങ്ങളിൽ പ്രധാനപ്പെട്ട പല തത്വങ്ങളും നിയമങ്ങളും അടങ്ങി യിരിക്കുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം : 1) ഇസ്ലാമിന്റെ ശത്രുക്കളുമായി യുദ്ധത്തിൽ ഏറ്റുമുട്ടിയാൽ കഴിവതും ശത്രുക്കളെ നിർദ്ദയം കൊലപ്പെടുത്തേണ്ടതാണ്. യുദ്ധം കൂടാതെ കഴിക്കുവാ നാണ് ഇസ്ലാമിന്റെ ആഗ്രഹമെങ്കിലും, അനിവാര്യമാകുന്ന ഘട്ടത്തിൽ അത് യുദ്ധത്തിന് തയ്യാറാകുന്നു. അങ്ങിനെ ഏറ്റുമുട്ടിക്കഴിഞ്ഞാൽ അവിടെപ്പിന്നെ ശത്രു ക്കളെ കഴിയുന്നത്ര ബലഹീനമാക്കുവാൻ ശ്രമിക്കാതിരിക്കുന്നത് വിഡ്ഢിത്തവും ആപൽകരവുമായിരിക്കുമല്ലോ. 2) ശത്രുവിന് ബലക്ഷയം വന്നു കഴിഞ്ഞാൽ, പിന്നെ കയ്യിൽ കിട്ടിയ വരെ പിടിച്ചു ബന്ധനത്തിലാക്കുകയാണ് വേണ്ടത്. ബന്ധനത്തിൽ നിന്ന് ഉപാ യത്തിലോ മറ്റോ രക്ഷപ്പെടുവാൻ സാധിക്കാത്തവിധം അത് കർശനമായ രൂപ ശത്രുക്കളിൽ കൊല മുഖേന ദൗർ∫ല്യം നേരിടുന്നതിന് മുമ്പ് അവരെ ചിറപിടിച്ചു ബന്ധത്തിലാക്കുന്ന നയം പാടില്ലാ ത്തതാകുന്നു. ബദ്ർ യുദ്ധത്തിൽവെച്ചും ശത്രുക്കളിൽ പലരെയും ബന്ധനത്തി ലാക്കുകയും, മോചന മൂല്യം വാങ്ങി വിട്ടയക്കുകയും ചെയ്തതിനെപ്പറ്റി സൂ: അൻഫാൽ 67-68 ൽ അല്ലാഹു ആക്ഷേപിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞിരിക്കു ന്നു: (സാരം : "ഭൂമിയിൽ - ശത്രുക്കളെ - നിർദ്ദയം പരാജയപ്പെടുത്തുന്നതുവരെ ഒരു പ്രവാചകനും തന്നെ കുറെ ബന്ധനസ്ഥർ ഉണ്ടായിരിക്കുവാൻ പാടില്ല. നിങ്ങൾ ഐഹിക വിഭവം ഉദ്ദേശിക്കുന്നു. അല്ലാഹു പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കൽനിന്നുള്ള ഒരു നിശ്ചയം മുമ്പ് കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ, നിങ്ങൾമേടിച്ചതിന്റെ കാര്യത്തിൽ നിങ്ങൾക്ക് വമ്പിച്ച ശിക്ഷ ബാധിക്കുമായിരുന്നു'. 8:67, 68 ഇബ്നു കഥീർ (റ) പ്രസ്താവിച്ചതുപോലെ, സൂ: അൻഫാലിലെ ഇൗ വചനമാണ് ആദ്യം അവതരി ച്ചിട്ടുള്ളതെന്നാണ് മനിലാകുന്നത്. 3) ബന്ധനത്തിലാക്കിക്കഴിഞ്ഞശേഷം, ബന്ധനത്തിൽ അകപ്പെട്ടവരെ യുക്തമനുസരിച്ച് ഒന്നുകിൽ ദയാദാക്ഷിണ്യം കാണിച്ചു നിരുപാധികം വിട്ടയ ക്കാം. അല്ലെങ്കിൽ മോചനമൂല്യം വാങ്ങി വിട്ടുകൊടുക്കാം. രണ്ടിൽ ഏതാണ് വേണ്ടത്, മോചനമൂല്യം എന്തായിരിക്കണം, അതിൽ എന്തെല്ലാം ഉപാധികൾ നിശ്ചയിക്കാം ആദിയായ കാര്യങ്ങളെല്ലാംസന്ദർഭവും പരിതഃസ്ഥിതിയും കണ ക്കിലെടുത്തുകൊണ്ട്മുസ്ലിംകളുടെ നേതാവിന് തീരുമാനിക്കാവുന്നതാണ്. 4) ഇൗ നയംയുദ്ധത്തിൽവെച്ച് കഴിയുന്നതും നിർദ്ദയം ശത്രുക്കളെ കൊന്നൊടുക്കി, പരാജയപ്പെടുത്തുക; പിന്നീട് കിട്ടിയവരെ ബന്ധനത്തിലാക്കു ക. അതിന്ശേഷം ദാക്ഷിണ്യമായി വിട്ടയക്കുകയോ, തെണ്ടം വാങ്ങി വിട്ടയക്കു കയോ ചെയ്യുക എന്ന സമ്പ്രദായം - യുദ്ധഭാരം അവസാനിക്കുന്ന കാലംവരെ തുടരേണ്ടതാണ്. അതായത്, ഇസ്ലാമിന്റെ ശത്രുക്കൾ അതിന് കീഴടങ്ങുകയോ, മുസ്ലിംകളുമായി സഖ്യത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടുകയോ ചെയ്യുക വഴി യുദ്ധത്തിന്റെ ആവശ്യമില്ലെന്ന് വരുന്നത് വരെ ഇൗ നയം സ്വീകരിക്കേണ്ട താണ്. 5) യുദ്ധം മുഖേനയല്ലാതെത്തന്നെ അവിശ്വാസികളെ ശിക്ഷിക്കുവാനും അവരുടെ അക്രമങ്ങൾക്ക് പ്രതികാര നടപടി എടുത്ത് ഇസ്ലാമിന് വിജയം നൽകു വാനും അല്ലാഹുവിന് വേണമെങ്കിൽ കഴിയും. പക്ഷേ, അവനത് ചെയ്യാത്തത് സത്യവിശ്വാസികളുടെ വിശ്വാസശക്തി, സഹനം, ക്ഷമ, ത്യാഗസന്നദ്ധത ആദി യായ ഗുണങ്ങൾ പരീക്ഷിക്കുവാൻവേണ്ടിയാകുന്നു. നിങ്ങളിൽനിന്ന് സമരം ചെയ്യുന്നവരെയും, ക്ഷമാശീലൻമാരെയും വേർതിരിച്ചറിയാതെ നിങ്ങൾക്ക് സ്വർഗ ത്തിൽ പ്രവേശിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?( ൽ അല്ലാഹു പറഞ്ഞിരിക്കുന്നു. താഴെ 31-ാം വച നത്തിലും ഇൗ പരീക്ഷണത്തെക്കുറിച്ച് പറയുന്നുണ്ട്. 6) യുദ്ധത്തിൽ സത്യവിശ്വാസികൾ കൊല്ലപ്പെടുക സ്വാഭാവികമാണ്. എന്നാൽ, അല്ലാഹുവിന്റെ മാർഗത്തിൽതൗഹീദിന്റെ വാക്യം ഉന്നതിപ്പെടുത്തുവാനുള്ള ധർമ യുദ്ധത്തിൽരക്ത സാക്ഷികളായവരുടെ കർമങ്ങൾ ഒന്നും പാഴാക്കാതെ അവൻ തക്കതായ പ്രതിഫലം നൽകുകയും അവരുടെ സ്ഥിതിഗതികൾ നന്നാക്കി ത്തീർക്കുകയും അവർക്ക് വഴിയും, നബി ˜ വഴിയും - പരിചയപ്പെടുത്തിക്കൊടുത്തിട്ടുള്ള സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യു ന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശ്രേഷ്ഠതയെക്കുറിച്ചുള്ള വചനങ്ങളും നബിവചനങ്ങളും പ്രസിദ്ധ ങ്ങളാണല്ലോ. യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് തങ്ങളുടെ മരണം യാതൊരു തര ത്തിലും നഷ്ടകരമല്ലെന്ന് മാത്രമല്ല, വമ്പിച്ച ഭാഗ്യം കൂടിയായിരിക്കുന്നതാണ്. യുദ്ധത്തിൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ സംബന്ധിച്ച് ഒന്നുകിൽ ദയ നൽകി വിട്ടയക്കുക, അല്ലെങ്കിൽ മോചനമൂല്യത്തിൻമേൽ വിട്ടയക്കുക എന്നീ രണ്ട് കാര്യങ്ങളാണ് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ, അതിനുപു റമെ കൊലപ്പെടുത്തുക, അടിമയാക്കുക എന്നീ രണ്ട് കാര്യങ്ങൾകൂടി നബി ˜ യുടെയും കാലത്ത് നടന്നിട്ടുണ്ട്. അതുകൊണ്ട് ഇൗ വിഷയത്തിൽ പfiിതൻമാർക്കിടയിൽ പല അഭിപ്രായവ്യത്യാസങ്ങളും കാണാം. പ്രസ്തുത അഭിപ്രായങ്ങളും, ഓരോന്നിന്റെ തെളിവുകളും, വിശദീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീർഘിപ്പിക്കുന്നില്ല. അതിൽ വലിയ പ്രയോജനവും കാണു ന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, നിരുപാധികം വിടുകയോ, മോചനമൂല്യം വാങ്ങിവി ടുകയോ മാത്രമേ പാടുള്ളൂ-ഏത് പരിതഃസ്ഥിതിയിലും മറ്റൊരു മാർഗവും സ്വീക രിച്ചുകൂടാ-എന്ന് കർശനമായി ശാസിക്കുകയല്ല ഇൗ ആയത്തിന്റെ താൽപര്യ മെന്നും, കേവലം ചില നിർദ്ദേശങ്ങൾ നൽകലാണ് ഉദ്ദേശ്യമെന്നും, അതത് സന്ദർഭ ങ്ങളിൽ മുസ്ലിംകൾക്ക് കൂടുതൽ ഗുണകരം ഏതാണോ അത് സ്വീകരിക്കുവാൻ നേതാവിന് സ്വാതന്ത്യ്രമുണ്ടെന്നുമാണ് ഭൂരിപക്ഷം പfiിതന്മാരുടെയും അഭി പ്രായം. ഇൗ വിഷയത്തിലുള്ള പfiിതാഭിപ്രായവും അവയുടെ തെളിവുകളും ഉദ്ധ രിച്ചുകൊണ്ട് മർഹൂം സയ്യിദ് ക്വുത്വുബ് (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ രേഖ പ്പെടുത്തിയ ചില കുറിപ്പുകൾ ശ്രദ്ധേയമാകുന്നു. അവയുടെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നത് പ്രയോജനകരമായിരിക്കും. അതിങ്ങിനെ വിവരിക്കാം : "യുദ്ധത്തിൽ ബന്ധനസ്ഥരാക്കപ്പെട്ട വരെ ഒന്നുകിൽ ദാക്ഷിണ്യം കാണിച്ചു വിട്ട യക്കുക ( ) അല്ലെങ്കിൽ മോചനമൂല്യം നിശ്ചയിച്ചു വിട്ടുകൊടുക്കുക ( ) എന്നീ രണ്ട് കാര്യംമാത്രമാണ് ഇസ്ലാമിന്റെ അടിസ്ഥാനപരമായ പൊതുനയം. മറ്റുള്ളതെല്ലം, ബന്ധനത്തിലകപ്പെട്ടവരെ സംബന്ധിക്കുന്ന പ്രത്യേക പരിതഃസ്ഥി മാത്രം അനുവർത്തിക്കപ്പെട്ട നടപടികളായിരുന്നു. അങ്ങി നെയുള്ള ഏതെങ്കിലും പരിതഃസ്ഥിതികൾ നേരിടുമ്പോൾ അവയിൽ കരണീ യവും യുക്തവുമായത് സ്വീകരിക്കാമെന്നാണ് നബി ˜ യുടെയും സ്വഹാബിക ളുടെയും ചര്യകൾ കാട്ടിത്തരുന്ന ത്.അല്ലാതെ അവയൊന്നും ഇസ്ലാമിലെ സ്ഥിര മായ നയങ്ങളെന്ന നിലക്കല്ല. ഇസ്ലാമിന്റെ സ്ഥിരമായ പൊതുനിയമം ഇൗ ആയ ത്തിൽ കാണുന്ന രണ്ട് കാര്യങ്ങളിലൊന്ന് സ്വീകരിക്കുക എന്നുള്ളതാണ്". ( ) നബി ˜ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇൗ രണ്ടു കാര്യങ്ങൾക്ക് പുറമെ ഉണ്ടായിട്ടുള്ള മറ്റു നടപടികളെപ്പറ്റി ശരിക്ക് പരിശോധിക്കുമ്പോൾ ഇൗ സംഗതി ബോധ്യമാകുന്നതാണ്. നബി ˜ കൊലക്ക് വിധിച്ചവരുടെ കാര്യം എടു ക്കുക : യുദ്ധത്തിൽ പങ്കെടുത്തവരെന്ന നിലക്കും ബന്ധനത്തിലകപ്പെട്ടവരെന്ന നിലക്കും മാത്രമല്ല അവരെ വധിച്ചതെന്ന് കാണാം. വധിക്കപ്പെട്ട ഓരോ വ്യക്തിയും നബി ˜ ക്കും ഇസ്ലാമിനും എതിരിൽ പ്രകോപനപരവും കടുത്ത തുമായ ഉപദ്രവത്തിൽ പേരെടുത്തവരായിരുന്നു. യുദ്ധത്തിലല്ലാതെ മറ്റു പ്രകാര ത്തിൽ പിടികിട്ടിയാലും അവർ വധിക്കപ്പെടേണ്ടവരുമായിരുന്നു. നബി ˜ കൊല ക്കുവിധിച്ച നള്വ്ർ, ഉക്വ്ബഃ, ഇബ്നു ഖത്വൽ, കവിയായിരുന്ന ( ) മുതലായി കൊല്ലപ്പെട്ട ഓരോ രുത്തരുടെയും ചരിത്രത്തിൽ നിന്ന് ഇത് വ്യക്തമായി മനിലാക്കാം. ക്വുറൈള്വഃ ഗോത്രക്കാരായ യഹൂദികളാകട്ടെ, കരാർലംഘനം, കുതന്ത്രം, അട്ടിമറി ആദി യായവ പതിവാക്കിയവരായിരുന്നു. മാത്രമല്ല, അവരുടെ ആവശ്യപ്രകാരം അവർതന്നെ സ്വീകരിച്ച ഒരു മദ്ധ്യസ്ഥൻ - റ) തീരുമാ നിച്ച വിധി നബി ˜ നടപ്പിൽ വരുത്തുകമാത്രമാണ് ചെയ്തതും. ചുരുക്കത്തിൽ, നബി ˜ യാകട്ടെ യുദ്ധത്തിൽ ബന്ധനസ്ഥരാക്കപ്പെ ട്ടവരെ, കൊലക്ക് വിധിച്ചിട്ടുള്ള ഏതൊരു സംഭവം നോക്കിയാലും യുദ്ധത്തിൽ പങ്കെടുത്തതല്ലാത്ത ഒരു പ്രത്യേക കാരണം അതിന് പിന്നിലുണ്ടായിരിക്കുന്ന താണ്. യുദ്ധക്കളത്തിൽനിന്ന് പിൻതിരിഞ്ഞോടുന്നവരെയും, യുദ്ധശാലികളല്ലാത്ത വൃദ്ധൻമാർ, കുട്ടികൾ, സ്ത്രീകൾ മുതലായവരെയും കൊല്ലരുതെന്നും, യുദ്ധ ത്തിൽ മുറിവേറ്റു കിടക്കുന്നവരെ ജീവഹാനി വരുത്തരുതെന്നും മറ്റും നബി ˜ കർശനമായി വിരോധിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്. ബന്ധനത്തിൽപെട്ടവരെ അടിമകളാക്കിയ പരിതഃസ്ഥിതികൾ പരിശോ ധിച്ചാലും അങ്ങിനെത്തന്നെ. യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ അടിമകളാക്കുന്ന സമ്പ്രദായം അന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു നയമായിരു ബന്ധനത്തിലാക്കപ്പെടുന്നവരെ ശത്രുക്കൾ അടിമക ളാക്കുന്ന ആ പരിതഃസ്ഥിതി നിലവിലുള്ളപ്പോൾ, ശത്രുക്കളിൽനിന്ന് പിടിക്കപ്പെ ടുന്ന ചിലരിലും അത് അനുവർത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. ശത്രുക്കൾ പിടി ച്ചുവെ ച്ച മുസ്ലിംകളെ പകരം വിട്ടുതരുകയെന്ന ഉപാധിയോടുകൂടി അവരിൽ നിന്ന് ബന്ധനത്തിലകപ്പെട്ടവരെ നബി ˜ വിട്ടുകൊടുക്കുകയുണ്ടായതും പ്രസ്താ വ്യമാണ്. ബന്ധനസ്ഥരെ അടിമയാക്കുക എന്ന സൈനിക നയം മറുഭാഗക്കാ രിൽ ഇല്ലാത്തപക്ഷം മുസ്ലിംകളും അത് ഉപയോഗിക്കുന്നതല്ല. അതേ സമയത്ത് യുദ്ധശാലികളല്ലാത്തവരെസ്ത്രീകൾ, കുട്ടികൾ, വൃദ്ധൻമാർ മുതലായവരെയാണ് മിക്കവാറും അടിമകളാക്കിയിരുന്നതും. അവരുടെ രക്ഷാധികാരികളും നേതാക്കളും യുദ്ധത്തിൽ കൊല്ലപ്പെടുക നിമിത്തം നിരാലംബരായി അവശേഷി ക്കുന്നവരായിരിക്കും അവർ. ആ സ്ഥിതിക്ക് അവരെ അടിമകളാക്കുക എന്നതിന്റെ അർത്ഥം ഒരു കണക്കിന് അവരുടെ രക്ഷാകർത്തൃത്വം മുസ്ലിംകൾ ഏറ്റെടു ക്കുക എന്നതായിരിക്കും. അതാകട്ടെ, ഒരു ശിക്ഷയായിട്ടല്ല, രക്ഷയായിട്ടാണ് അനു ഭവപ്പെടുന്നതും. അടിമകളോടുള്ള പെരുമാറ്റത്തിൽ മുസ്ലിംകൾ സ്വീകരിക്കേ ണ്ടതും, പൂർവ്വ മുസ്ലിംകൾ സ്വീകരിച്ചുവന്നതുമായ സമത്വഭാവനയും, നീതി യുമാണതിന് കാരണം. മറ്റേതു സമുദായത്തിലും കാണപ്പെടാത്ത ഒരു വസ്തു തയാണ് അത്. ജാഹിലിയ്യത്തിൽ സ്വതന്ത്രരായിരുന്നപ്പോൾ അനുഭവിച്ചതിനെ ക്കാൾ മെച്ചമായിട്ടാണ് മുസ്ലിംകളുടെ കീഴിൽ അവർ അടിമകളെന്ന പേരിൽ ജീവിച്ചുവന്നിട്ടുള്ളതെന്നത് ഒരു ചരിത്രസത്യമത്രെ. പലരും അഭിമാനപൂർവ്വം അത് പ്രഖ്യാപിച്ചിട്ടുമുണ്ട്. അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കുവാനുള്ള സുഗമ മാർഗങ്ങളാകട്ടെ, ഇസ്ലാമിൽ കുറച്ചൊന്നുമല്ലതാനും, ഇവിടെ അതൊന്നും വിവ രിക്കേണ്ടുന്ന സന്ദർഭമല്ലാത്തതുകൊണ്ട് ദീർഘിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരുടെ കാര്യത്തിൽ ഇസ്ലാമിന്റെ സ്ഥിരമായ നിയമവും, പൊതുനയവും അല്ലാഹു ഇൗ വചനത്തിൽ പ്രസ്താവിച്ചതാണ്. അതായത്. ഒന്നുകിൽ ദയാപൂർവ്വം വിട്ടയക്കുക, അല്ലെങ്കിൽ മോചനമൂല്യം വാങ്ങിവിടുക. എനി, വ്യക്തികളുടെ സ്ഥിതിഗതികളോ, പൊതു നൻമയോ നോക്കുമ്പോൾ ഉണ്ടാകുന്ന പരിതഃസ്ഥിതികൾക്കനുസരിച്ച് മറ്റു രണ്ടു നയങ്ങളുംവധവും അടിമത്തവും - സ്വീകരിക്കുവാൻ നേതാവിന് വിരോധമി ല്ലാത്തതുമാകുന്നു. സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു:
47:7يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ
(7) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സഹായി ക്കുന്ന പക്ഷം, അവൻ നിങ്ങളെ സഹായിക്കും; നിങ്ങളുടെ പാദ ങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യും. (7) ഹേ, വിശ്വസിച്ചവരേ നിങ്ങൾ സഹായിച്ചാൽ അല്ലാഹുവിനെ അവൻ നിങ്ങളെ സഹായിക്കും ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും നിങ്ങളുടെ പാദങ്ങളെ അല്ലാഹുവിന്റെ മതത്തെയും, അതിന്റെ പ്രബോധനത്തെയും സംരക്ഷിക്കു ക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ താൽപര്യം. അങ്ങിനെ ചെയ്യുമ്പോൾ, അല്ലാഹു അവർക്ക് വിജയവും, പ്രതാപവും നൽകുകയും, ശത്രുക്കളുടെ മുമ്പിൽ സൈ്ഥര്യവും, ധൈര്യവും നൽകുകയും ചെയ്യുന്നു. മുസ്ലിംകൾ എക്കാലത്തും - ഈ കാലത്ത് പ്രത്യേകിച്ചും - സദാ ഓർമിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്റെ സഹായം എപ്പോൾ, എവിടെ, മുസ്ലിംകൾക്ക് ലഭിക്കാതിരുന്നു വോ, അപ്പോൾ, അവിടെ അതിന് കാരണക്കാർ മുസ്ലിംകൾ തന്നെയായിരിക്കു മെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. അബൂമൂസൽ (റ) നിവേദനം ചെയ്യുന്നു : റസൂൽ തിരുമേനി ˜ യോട് ചോദിക്കപ്പെട്ടു : "മനുഷ്യൻ ധീരത നിമിത്തം യുദ്ധം ചെയ്യുന്നു : രോഷം നിമിത്തം യുദ്ധം ചെയ്യുന്നു ; ശ്രുതിക്ക് വേണ്ടി യുദ്ധം ചെയ്യുന്നു ; ഇതിൽ ഏതാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ളത്?' തിരുമേനി പറഞ്ഞു : "അല്ലാഹുവിന്റെ വാക്യം ഉന്നതമായതാകുവാൻ വേണ്ടി ആർ യുദ്ധം ചെയ്തുവോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്'. (ബു. മു)
47:8–9وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ
ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ
(8) അവിശ്വസിച്ചവരാകട്ടെ, അവർക്ക് അധഃപതനം (അഥവാ നാശംതന്നെ)! അവൻ (അല്ലാഹു) അവരുടെ കർമങ്ങൾ പാഴാക്കുന്നതു മാണ്. (9) അത്, അല്ലാഹു അവതരിപ്പി ച്ചതിനെ അവർ വെറുത്തുകളഞ്ഞതു നിമിത്തമത്രെ. അതിനാൽ, അവ രുടെ കർമങ്ങളെ അവൻ നിഷ്ഫല മാക്കിയിരിക്കുന്നു. (8) അവിശ്വസിച്ചവരാകട്ടെ എന്നാൽ അധഃപതനം, നാശം, വീഴ്ച അവർക്ക് അവൻ പാഴാക്കുകയും ചെയ്യും അവരുടെ പ്രവൃത്തികളെ, കർമങ്ങളെ 9. അത് അവർ വെറുത്തുവെന്നത്കൊ അവൻ നിഷ്ഫ ലമാക്കി, ഫലശൂന്യമാക്കി അവരുടെ കർമങ്ങളെ അല്ലാഹുവിൽ വിശ്വസിക്കാതെയും, അവന്റെ പ്രീതിയെ ലക്ഷ്യമാക്കാതെ യുമുള്ള കർമങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര് യമല്ലെന്ന് ഒന്നിലധികം സ്ഥലത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.
47:10–11۞أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا
ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ
(10) അവർ ഭൂമിയിൽ (കൂടി)സ ഞ്ചരിച്ചിട്ടില്ലേ ? അപ്പോഴവർക്ക് അവ രുടെ മുമ്പുള്ളവരുടെ പര്യവസാനം ന യാ ണു ണ്ടാ യെ ത നോക്കിക്കാണാമല്ലോ, അല്ലാഹു അവ വേരോടെ (അവരുടേതെല്ലാം) തകർത്തുകളഞ്ഞു. (ഈ) അവിശ്വാ സികൾക്കും അതുപോലെയുള്ളതു ണ്ടായിരിക്കും. (11) അത് ധ അതിന് കാരണം പ , അല്ലാഹു വിശ്വസിച്ചവരുടെ സംര ക്ഷകനാണെന്നുള്ളതുകൊണ്ടും, അവിശ്വാസികളാകട്ടെ, അവർക്ക് ഒരു സംരക്ഷകനുമില്ലെന്നുള്ളതു കൊണ്ടുമാകുന്നു. (10) അവർ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ ഭൂമിയിൽ അപ്പോഴവർക്ക് നോക്കിക്കാണാം എങ്ങിനെ ആയെന്ന് യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം അവരുടെ മുമ്പുള്ള അല്ലാഹു തകർത്ത് അവരോടെ, അവരിൽ (ഈ) അവിശ്വാസി കൾക്കുമുണ്ട് അവപോലുള്ളത് (11) അത് അല്ലാഹു (ആ കുന്നു) എന്നതുകൊണ്ടാണ് സംരക്ഷകൻ, യജമാനൻ, ഉടയവൻ വിശ്വസിച്ചവരുടെ അവിശ്വാസികൾ ആണെന്നതും സംരക്ഷ കനില്ല (എന്നതും) അവർക്ക് പരാജയം പിണഞ്ഞപ്പോൾ മുശ്രിക്കുകൾ വിളിച്ചു പറയുകയുണ്ടായി ; മ്പന്ദറ സ്ലലൾഷ (ഒരു ദിവസത്തിനൊരു ദിവസം! ഞങ്ങൾക്ക് ഉായുണ്ട്, നിങ്ങൾക്ക് ഉാ ഇല്ലതാനും) അതായത്, ബദ്റിൽ ഞങ്ങൾ പരാജയപ്പെട്ടെങ്കിലും ഉഹ്ദിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങളെ സഹായി ക്കുവാൻ ഞങ്ങളുടെ ഉാ എന്ന ദൈവം (വിഗ്രഹം) ഉണ്ട്. നിങ്ങളെ സഹായി ക്കുവാൻ ആരുമില്ല എന്ന് താല്പര്യം. ഈ അവസരത്തിൽ അതിന് മറുപടിയായി ഇങ്ങിനെ പറയുവാൻ നബി ˜ മുസ്ലിംകളോട് കൽപിച്ചു. മ്പന്ദറ ഗ്ഗൾല ത്സവ സ്ലളത്സൾല (അല്ലാഹു ഞങ്ങളുടെ സംരക്ഷകനാണ്, നിങ്ങൾക്ക് സംരക്ഷകനില്ലതാനും.) ഈ സന്ദർഭത്തിലാണ് ഈ വചനം അവതരിച്ചതെന്ന് ക്വത്താദഃ (റ)യിൽ നിന്ന് നിവേ ദനം ചെയ്യപ്പെട്ടിരിക്കുന്നു. വിഭാഗം - 2
47:12إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ
(12) നിശ്ചയമായും, വിശ്വസിക്കുക യും, സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരെ, അടിഭാഗ ത്തിൽകൂടി അരുവികൾ ഒഴുകിക്കൊ ണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവിശ്വസിച്ചവരോ, അവർ സുഖന്നഭോഗമെടുത്തുകൊണ്ടിരിക്കു കയും കന്നുകാലികൾ തിന്നുന്നതു പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു ; നരകം അവർക്ക് പാർപ്പി ടവുമായിരിക്കും. (12) നിശ്ചയമായും അല്ലാഹു പ്രവേശിപ്പിക്കുന്നു വിശ്വ സിച്ചവരെ സൽക്കർമങ്ങൾ ചെയ്കയും ചെയ്തു സ്വർഗ ങ്ങളിൽ അതിന്റെ അടിയിൽകൂടി നടക്കുന്നു, ഒഴുകുന്നു അരു വികൾ, നദികൾ അവിശ്വസിച്ചവർ സുഖമെടുക്കുന്നു അവർ തിന്നുകയും ചെയ്യുന്നു തിന്നുന്നതുപോലെ കാലികൾ നരകം അവർക്ക് പാർപ്പിടമാകുന്നു. തിന്നണം, കുടിക്കണം, സുഖ ഭോഗങ്ങളനുഭവിക്കണം എന്നതിൽ കവിഞ്ഞ് അവിശ്വാസികൾക്ക് ജീവിതലക്ഷ്യ മായി ഒന്നുമില്ല. അതവർക്ക് തൽക്കാലം സാധിക്കുകയും ചെയ്യും. പക്ഷേ, പര ലോകത് ത് നരകമാണ് ആധാരം.
47:13وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ
(13) (നബിയേ)എത്ര രാജ്യമു ണ്ട്, നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തെക്കാൾ ശക്തിയിൽ ! ഊക്കേറിയതാകുന്നു അവ (എന്നി ട്ടും) നാം അവരെ ധ ആ രാജ്യക്കരെ പ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു ! അപ്പോൾ, ഒരു സഹായിയും അവർക്കില്ല. (13) എത്രയോ ഉണ്ട് രാജ്യമായിട്ട് അത് ഊക്കേറിയതാ ണ്, കഠിനമാണ് ശക്തിയിൽ നിന്റെ രാജ്യത്തെക്കാൾ നിന്നെ പുറത്താക്കിയ അവരെ നാം നശിപ്പിച്ചു അപ്പോൾ (എ ന്നിട്ട്)സഹായിയേ ഇല്ല അവർക്ക്.
47:14أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم
(14) എന്നാൽ, തന്റെ രക്ഷിതാ വിങ്കൽനിന്നുള്ള തെളിവോടെ (സൽപാതയിൽ) ആയിരിക്കുന്ന ഒരുവനുണ്ടോ, തന്റെ ദുഷ്പ്രവർ ത്തി തനിക്ക് അലങ്കാരമായി കാണി ക്കപ്പെടുകയും, (അങ്ങനെ) തങ്ങ ളുടെ ഇച്ഛകളെ പിൻപറ്റുകയും ചെയ്തവരെപ്പോലെയാകുന്നു?! (14) എന്നാൽ ഒരുവനോ അവൻ തെളിവോടെ (തെളി വിൻമേൽ) ആകുന്നു തന്റെ റ∫ിങ്കൽനിന്നുള്ള ഒരുവനെപ്പോലെ (ആകുന്നു) അവന്നു അലങ്കാരമാക്കപ്പെട്ടു അവന്റെ ദുഷ്പ്രവൃത്തി അവൻ പിൻപറ്റുകയും ചെയ്തു തങ്ങളുടെ ഇച്ഛകളെ നിന്നെ പുറത്താക്കിയ നിന്റെ രാജ്യം എന്ന് പറഞ്ഞത് നബി ˜ ഏറ്റവും ഇഷ്ടപ്പെട്ടതും അവിടുന്ന് ജനിച്ചു വളർന്നതുമായ മക്കഃയാകുന്നു. സ്വന്തം ജന തയായ ആ നാട്ടുകാരുടെ അക്രമമർദ്ദനങ്ങളാണല്ലോ നബി ˜ യെയും സ്വഹാ ബികളെയും ആ നാട്വിടുവാൻ നിർ∫ന്ധിതരാക്കിയത്. മക്കഃ വിട്ടുപോകുമ്പോൾ ˜ മക്കഃയുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു : "നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളിൽ അല്ലാഹു ഏറ്റവും ഇഷ്ടപ്പെ ട്ടത്. നീയാണ് അല്ലാഹുവിന്റെ രാജ്യങ്ങളിൽ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. മുശ്രിക്കു കൾ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നിൽനിന്ന് പുറത്തുപോരുമായിരുന്നില്ല' . ( ”സ്ലങ ) എന്നാൽ, ഇവരെക്കാൾ ശക്തൻമാരും, പ്രബലന്മാരുമായിരുന്ന പല നാട്ടുകാരും തങ്ങളുടെ അക്രമം നിമിത്തം അല്ലാ ഹുവിന്റെ വമ്പിച്ച ശിക്ഷകൾക്ക് വിധേയരായിട്ടുണ്ട്. അതിൽനിന്ന് അവരെ ആരും രക്ഷപ്പെടുത്തുവാനുണ്ടായില്ല ; അതുപോലെ ഇവർക്കും വല്ല ശിക്ഷയും ബാധി ച്ചേക്കുന്നത് ഇവർ സൂക്ഷിച്ചുകൊള്ളട്ടെ എന്ന് അല്ലാഹു താക്കീത് ചെയ്യുകയാ ണ്. മദീനഃയിൽ വന്ന ശേഷം, അവിടെയും മുസ്ലിംകൾക്ക് സ്വൈരജീവിതം അസാധ്യമാക്കിക്കൊണ്ട് ക്വുറൈശികൾ യുദ്ധസംരംഭങ്ങൾ നടത്തിവരുന്ന അവ സരത്തിലാണ് ഇൗ അദ്ധ്യായത്തിന്റെ അവതരണം. നബി ˜ മദീനഃയിലേക്ക് ഹിജ്റഃ പോരും മദ്ധ്യെ വഴിയിൽവെച്ചാണ് ഇൗ (13-ാം) വചനം അവതരിച്ചതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കിൽ, ആ സന്ദർഭം ഇൗ താക്കീ തിന് കൂടുതൽ അനുയോജ്യവുമായിരിക്കുമല്ലോ. സത്യവിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള താരതമ്യമാണ് 14-ാം വചനത്തിൽ കാണുന്നത്. സത്യവിശ്വാസികളുടെ വിശ്വാസങ്ങളും പ്രവർത്തന ങ്ങളുമെല്ലാംതന്നെ അല്ലാഹുവിങ്കൽനിന്നുള്ള തെളിവും ലക്ഷ്യവും അനുസരി ച്ചുള്ളതാണ്. അവരുടെ ഇച്ഛകൾക്ക് അതിൽ സ്ഥാനമില്ല. നേരെമറിച്ച് അവിശ്വാ സികളാകട്ടെ, അവർ ചെയ്യുന്നതെന്തും അവർക്ക് ഭൂഷണം, ഏത് ദുഷ്ചെയ്തിയും അവർക്ക് അലങ്കാരം. അവരുടെ ഏകാവലംബം അവരുടെ ഇച്ഛകൾതന്നെ. എന്നി രിക്കെ, ഇൗ രണ്ട്കൂട്ടരും എങ്ങിനെ സമമാകും എങ്ങിനെ യോജിക്കും ഐഹി കജീവിതത്തിൽ ഇരുവരും തമ്മിൽ വൈരുദ്ധ്യമുള്ളതുപോലെ, പാരത്രിക ജീവി തത്തിലും അവരുടെ നില പരസ്പര വിരുദ്ധമായിരിക്കും. അല്ലാഹു പറയുന്നു :
47:15مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّـٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ
(15) സൂക്ഷ്മതയുള്ളവർക്ക് ധ ഭയഭ ക്തന്മാർക്ക് പ വാഗ്ദാനം ചെയ്യപ്പെട്ടി ട്ടുള്ള സ്വർഗത്തിന്റെ മാതിരി (ഇതാ ണ്) : അതിൽ, കേട് (വന്നു പകർച്ച) പറ്റാത്ത വെള്ളത്തിന്റെ അരുവിക ളുണ്ട് ; രുചിവ്യത്യാസം വരാത്ത പാലിന്റെ അരുവികളുണ്ട് ; കുടിക്കു ന്നവർക്ക് രസപ്രദമായ മദ്യത്തിന്റെ അരുവികളുണ്ട് ; ശുദ്ധിചെയ്യപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. എല്ലാ (വി ധ) ഫലങ്ങളുമുണ്ടായിരിക്കും. (പുറ മെ) തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ! (ഇവർ) നരകത്തിൽ നിത്യവാസിയായിരിക്കു ന്നവനെപ്പോലെ (യാകുമോ)?! അവർക്ക് ചൂടേറിയ വെള്ളം കുടി പ്പാൻ കൊടുക്കപ്പെടുകയും ചെയ്യും; അപ്പോൾ, അതവരുടെ കുടലുകളെ നുറുക്കിക്കളയുകയും ചെയ്യുന്നു ! ധ ഇരുകൂട്ടരും ഒരിക്കലും സമമാകുക യില്ല പ (15) സ്വർഗത്തിന്റെ മാതിരി, ഉപമ വാഗ്ദാനം ചെയ്യപ്പെട്ടിട്ടു ള്ളതായ സൂക്ഷ്മതയുള്ളവർക്ക്, ഭയഭക്തൻമാരോട് അവയിൽ അരുവികളുടെ വെള്ളത്താലുള്ള, വെള്ളത്തിന്റെ കേട് (പകർച്ച, മാറ്റം) പറ്റാത്ത പാലിനാലുള്ള (പാലിന്റെ)അരുവികളും പകർച്ച (വ്യത്യാസം)വരാത്ത അതിന്റെ രുചി, സ്വാദ് അരുവികളും കള്ളിനാൽ(കള്ളിന്റെ) രസമായ, രുചിയുള്ള കുടിക്കുന്നവർക്ക് തേനിന്റെ അരുവികളും തെളിയിക്കപ്പെട്ട, ശുദ്ധ അവർക്ക് അതിലുണ്ട്താനും എല്ലാ ഫലങ്ങളിൽ നിന്നും പാപമോചനവും തങ്ങളുടെ റ∫ിങ്കൽനിന്ന് ഒരുവനെ (ചിലരെ) പോലെ അവൻ നിത്യവാസിയാണ് നരകത്തിൽ അവർക്ക് കുടിപ്പിക്കുക (കുടിക്കാൻ കൊടുക്കുക)യും ചെയ്യും ചൂടേറിയ വെള്ളം അപ്പോഴത് നുറുക്കും, തുണ്ടമാക്കും അവരുടെ കുടലുകളെ. സ്വർഗീയ വസ്തുക്കളെല്ലാം, നമ്മുടെ ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേയുള്ളൂവെന്നും, അവയെപ്പറ്റി നമുക്കറിയുന്ന പേരുകളിൽ വിശേഷിപ്പി ക്കുവാനേ നിവൃത്തിയുള്ളൂവെന്നും ഇതിനുമുമ്പ് ചിലപ്പോഴെല്ലാം നാം ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. സത്യവിശ്വാസികളെയും, അവിശ്വസികളെയും കുറിച്ച് പലതും പ്രസ്താവിച്ചശേഷം, അടുത്ത വചനങ്ങളിൽ, ഇരുമുഖൻമാരായി വർത്തിക്കുന്ന കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു.
47:16وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ
(16) അവരിലുണ്ട്, നിന്റെ അടുക്ക ലേക്ക് ചെവികൊടുക്കുന്ന ചിലർ ; അങ്ങനെ, നിന്റെ അടുക്കൽനിന്ന് അവർ പുറത്ത്പോയാൽ, ജ്ഞാനം നൽകപ്പെട്ടിട്ടുള്ളവരോട് അവർ പറയും : എന്താണദ്ദേഹം (ഈ) അടുത്ത അവസരത്തിൽ പറഞ്ഞത് തങ്ങളുടെ ഹൃദയങ്ങൾക്ക് അല്ലാഹു മുദ്രവെച്ചിട്ടുള്ളവരത്രെ അക്കൂട്ടർ, അവർ തങ്ങളുടെ ഇച്ഛ കളെ പിൻപറ്റുകയും ചെയ്തിരിക്കു ന്നു. (16) അവരിലുണ്ട് ചെവികൊടുക്കുന്ന (ശ്രദ്ധിക്കുന്ന)ചിലർ നിന്നിലേക്ക് അങ്ങനെ അവർ പുറത്ത്പോയാൽ നിന്റെ അടുക്കൽനിന്ന് അവർ പറയും യാതൊരുവനോട് അറിവ് (ജ്ഞാനം) നൽകപ്പെട്ട അവൻ (അദ്ദേഹം) എന്തുപറഞ്ഞു, പറഞ്ഞതെന്ത് അടുത്ത സമയം (അല്പം മുമ്പ്) അവർ യാതൊരു കൂട്ടരാണ് അല്ലാഹു മുദ്രവെച്ചതായ അവരുടെ ഹൃദയങ്ങൾക്ക് അവർ പിൻപറ്റുകയും ചെയ്തിരിക്കുന്നു അവരുടെ ഇച്ഛകളെ.
47:17وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ
(17) നേർമാർഗം സ്വീകരിച്ചവരാ കട്ടെ, അവർക്ക് അവൻ നേർമാർഗം വർദ്ധിപ്പിച്ചുകൊടുക്കുകയും, അവ രുടെ സൂക്ഷ്മത ധ അവർക്ക് വേണ്ടുന്ന ഭയഭക്തി പ നൽകുകയും ചെയ്യുന്നതാണ്. (17) യാതൊരുവർ അവർ നേർമാർഗം സ്വീകരിച്ചു (പ്രാപിച്ചു) അവൻ അവർക്ക് വർദ്ധിപ്പിക്കും നേർമാർഗം, മാർഗദർശനം അവർക്ക് കൊടുക്കുകയും ചെയ്യും അവരുടെ സൂക്ഷ്മത, ഭയഭക്തി മദീനഃയിൽ ഇസ്ലാമിന്റെ വൈരികളായ മുനാഫിക്വു (കപടവിശ്വാസി)കളുടെ ചില സ്വഭാവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. മുസ്ലിംകളുടെ ഇടയിൽ വരു മുസ്ലിംകളെപ്പോലെ പെരുമാറും. വിട്ടുപോയാൽ പരിഹാസവും, കുസൃതിയും, അട്ടിമറി പ്രവർത്തനങ്ങളും!. നബി ˜ യുടെ സദിൽ ചെന്ന് അവി ടുത്തെ സംസാരങ്ങളും, ഉപദേശങ്ങളും മുസ്ലിംകളെപ്പോലെ ഇവരും ചെവി കൊടുത്ത് കേൾക്കും. പക്ഷേ, മനിൽ അവഗണനയും, പരിഹാസവുമായിരി ക്കുമല്ലോ. പറയുന്ന കാര്യം ശരിക്ക് ഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. സദ് വിട്ടശേഷം, കാര്യം ശരിക്ക് കേട്ടു ഗ്രഹിച്ച സത്യവിശ്വാസികളോട് ചോദിക്കും : അല്ലാ, എന്താണദ്ദേഹം അൽപം മുമ്പ് പറഞ്ഞത് ഇൗ ചോദ്യത്തിൽ രണ്ടു കാര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത്. നല്ല വഴിയെപ്പറ്റി അന്വേഷിക്കുന്നതിലോ നബി ˜ യുടെ മൊഴികൾ കേട്ട് മനിലാക്കുന്നതിലോ താൽപര്യമില്ലാത്തതു കൊണ്ട് കേട്ട സംസാരം വേണ്ടത്പോലെ ഗ്രഹിക്കുവാൻ അവർക്ക് കഴിയുന്നില്ല എന്നുള്ളതാണ് ഒന്ന്. മനിലായാൽ തന്നെയും, അതിനുനേരെയുള്ള പരിഹാ സപ്രകടനം മറ്റൊന്ന്. ഇത്തരം ദുഷ്ടഹൃദയങ്ങളിലേക്ക് പിന്നെ എങ്ങിനെയാണ് നന്മ പ്രവേശിക്കുക അവരിൽ നിന്ന് എങ്ങിനെയാണ് നന്മ പുറത്ത് വരുക അവരെ നയിക്കുവാൻ അവരുടെ ദേഹേച്ഛകളും, സ്ഥാപിത താൽപര്യങ്ങളുമ ല്ലാതെ മറ്റെന്തുണ്ട്?! അതുകൊണ്ട് തന്നെയാണ് അവരെ നല്ലതിനെ പിൻപറ്റിയും കൊണ്ട് സൻമാർഗം സ്വീകരിക്കുവാൻ സന്നദ്ധരായ സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽ നിന്ന് മേൽക്കുമേൽ മാർഗദർശനങ്ങൾ സിദ്ധിച്ചുകൊണ്ടിരിക്കു കയും, അവരിൽ ഉണ്ടായിരിക്കേണ്ടുന്ന സൂക്ഷ്മതയും ഭയഭക്തിയും അവർക്ക് അവൻ പ്രദാനം ചെയ്കയും ചെയ്യുന്നു.
47:18فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ
(18) എനി, അന്ത്യസമയത്തെ-അത വർക്ക് പെട്ടെന്ന് വന്നെത്തുന്നതിനെ -യല്ലാതെ അവർ (മറ്റുവല്ലതും) നോക്കിക്കൊണ്ടിരിക്കുന്നുവോ?! എന്നാൽ, അതിന്റെ അടയാള ങ്ങൾ വന്നുകഴിഞ്ഞു. എന്നിരിക്കെ, എങ്ങിനെയാണ് - അതവർക്ക് വന്നാൽ - അവരുടെ ഉപദേശം (പ്ര യോജനപ്പെടുക)?! (18) ഹൃദയം ദുഷിച്ചു മരവിച്ചവർക്ക് ബോധം വരുന്ന തിനെ എനി വല്ലതും കാത്തിരിക്കുവാനുണ്ടെങ്കിൽ അത് ലോകാവസാനഘട്ടമ ല്ലാതെ മറ്റെന്താണുള്ളത് അതാണെങ്കിൽ, യാതൊരു മുന്നറിയിപ്പും കൂടാതെ, വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. അതിന് എനി വളരെയൊന്നും കാല താമസവുമില്ല. അടുത്തെത്തിയിരിക്കുന്നു. അത് സമീപിച്ചതിന്റെ അടയാളങ്ങൾ വന്നുകഴിഞ്ഞു. എന്നിരിക്കെ, അതങ്ങ് സംഭവിക്കുമ്പോൾ അവർക്ക് ഉപദേശവും, ബോധവും എവിടെനിന്ന് കിട്ടുവാനാണ് അതെങ്ങിനെ ഫലപ്പെടുവാനാണ് എന്ന് സാരം. അന്ത്യപ്രവാചകനായ നബി തിരുമേനി ˜ യുടെ ആഗമനംതന്നെ ലോകാ വസാനം അടുത്തതിന്റെ ഒരു പ്രധാന അടയാളമാണ്. അതുകൊണ്ടാണ് അവി ടുന്ന് ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ട് ഇങ്ങിനെ അരുളിച്ചെയ്തതും : ഞാനും അന്ത്യസമയവും ഇൗ രണ്ടുവിരലുകൾപോലെ അടുത്തതായിട്ടാണ് എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ( ) ഇതു മാത്രമല്ല, വേറെയും പല കാര്യങ്ങൾ ക്വിയാമത്തിന്റെ അടയാളങ്ങളായി നബി പ്രസ്താവിച്ചിട്ടുള്ളത് കാണാവുന്നതാണ്. പലതും നാം കണ്ടും അനുഭ വിച്ചും വരുന്നു. മൊത്തത്തിൽ പറഞ്ഞാൽ, ധാർമികമൂല്യങ്ങളെയും, മാനു ഷികമൂല്യങ്ങളെയും പരസ്യമായി പരിഹാസ്യമാക്കിക്കൊണ്ടുള്ള ലോകഗതി ആ മഹാപ്രളയത്തിലേക്ക് ലോകം എത്താറായതിന്റെ സൂചനകളാണ്. ഏത് ദിവ സവും, ഏത് നിമിഷവും അത് സംഭവിക്കാം. എപ്പോഴാണ്, ഏത് നിമിഷമാണ് എന്ന കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. മറ്റാർക്കും അതിനെപ്പറ്റി തരിമ്പ്പോലും അറിയുന്നതല്ല.
47:19فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ
(19) (അങ്ങിനെയാണ് കാര്യ ങ്ങൾ)ആകയാൽ, അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്ന് (നബിയേ) നീ അറിയുക, നിന്റെ പാപത്തിനും, സത്യവിശ്വാസി കൾക്കും സത്യവിശ്വാസിനി കൾക്കും വേണ്ടിയും നീ പാപമോ ചനം തേടുകയും ചെയ്യുക. അല്ലാഹു, നിങ്ങളുടെ ചലനസ്ഥ ലവും, നിങ്ങളുടെ വാസസ്ഥലവും അറിയുന്നതാണ്. (19) വേണ്ടിയും അല്ലാഹു അറിയുന്നു നിങ്ങളുടെ ചലനസ്ഥലം, നിങ്ങളുടെ കറക്കം, വിഹാരം നിങ്ങളുടെ പാർപ്പിടവും, താമസിക്കുന്നതും. പകൽസമയം വിവിധ ജോലികളിൽ വ്യാപൃതരായിക്കൊണ്ടി രിക്കുന്ന അവ സരത്തിലും, രാത്രിസമയം അവസരത്തിലും നിങ്ങളുടെ പൂർണവിവരം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് സാരം. അല്ലെങ്കിൽ, ഐഹികജീവിതത്തിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ വിവരവും, പാരത്രികജീവിതത്തിൽ എത്തിചേർന്നാലത്തെ സ്ഥിതികളും അറിയാം എന്നും ഉദ്ദേശ്യമായിരിക്കാവുന്നതാണ്. തൗഹീദിൽ ഉറച്ചു നിന്നുകൊണ്ട് അതിന്റെ മുദ്രാവാക്യം ഉയർത്തുവാ നും, പ്രചരിപ്പിക്കുവാനും, എതിരാളികളുടെ ചെയ്തികളെ അവഗണിക്കുവാനും ഉണർത്തിയശേഷം, സ്വന്തം ദേഹത്തിനും, സത്യവിശ്വാസികളായ സ്ത്രീപുരു ഷൻമാർക്കുവേണ്ടിയും പാപമോചനം തേടുവാനും നബി ˜ യോട് കല്പിക്കു ന്നു. പ്രവാചകൻമാർ സാധാരണ ജനങ്ങളെപ്പോലെ പാപം ചെയ്യുന്നവരല്ല. നബി ˜ യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തിരിക്കുന്നുവെന്ന് സൂ:ഫത്ഹിന്റെ ആരംഭത്തിൽ പ്രസ്താവിക്കുന്നുമുണ്ട്. എന്നിരിക്കെ, നബി ˜ യെ സംബന്ധിച്ചിടത്തോളം ഇവിടെ പാപങ്ങൾ എന്ന് പറഞ്ഞതിന്റെ താൽപര്യം, അല്ലാഹുവിന്റെ ഏതെങ്കിലും കല്പനകളെ അനുസരിക്കാതിരിക്കുക എന്നതാ യിരിക്കുവാൻ തരമില്ല. പ്രവാചകൻമാരുടെ പദവി എത്ര ഉന്നതവും പരിശുദ്ധവു മാണെങ്കിലും അവർ അല്ലാഹുവിന്റെ അടിമകളും, അല്ലാഹുവിനോട് കൂടുതൽ ഉത്തരവാദിത്വമുള്ളവരുമാണല്ലോ. ആ സ്ഥിതിക്ക് കേവലം ചില സംഗതികൾപോലും - മറ്റുള്ളവരെ അപേക്ഷിച്ച് അവ പാപങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയില്ലെങ്കിലും-അവരെ സംബന്ധിച്ചിടത്തോളം പാപങ്ങളായി ഗണിക്ക പ്പെട്ടേക്കാം. ഏത് നിലക്ക് നോക്കിയാലും അല്ലാഹുവിന്റെ അടിയാൻമാർ അവ നോട് പാപമോചനത്തിനും മാപ്പിനും അപേക്ഷിക്കുന്നത് അവന്റെ മുമ്പിൽ താഴ്മ അർപ്പിക്കലാണെന്ന് പറയേണ്ടതില്ല. കൂടാതെ, പ്രവാചകൻമാരാകട്ടെ എല്ലാ കാര്യ ത്തിലും ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടുന്നവരുമാണ്. ഈ വസ്തുത നബി ˜ യുടെ ഹദീഥുകളിൽനിന്നുതന്നെ മനിലാക്കാവുന്നതാണ്. ഒരു ഹദീഥിൽ നബി ˜ അരുളിച്ചെയ്യുന്നു : "ഹേ, മനുഷ്യരേ ! നിങ്ങൾ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ. ഞാൻതന്നെ, അവനോട് ദിവസം നൂറുപ്രാവശ്യം പശ്ചാത്തപിച്ചു മടങ്ങുന്നു'. (മുസ്ലിം) നബി ˜ പ്രാർത്ഥിച്ചിരുന്നതായി അബൂമൂസൽ ചെയ്യുന്ന ഇൗ പ്രാർത്ഥന നാം ഓരോരുത്തരും സദാ പ്രാർത്ഥി ക്കുവാൻ കടപ്പെട്ടവരത്രെ. അതിലേ വാചകങ്ങൾ ഇതാണ് : (സാരം : അല്ലാഹുവേ ! എന്റെ പിഴവും, എന്റെ അജ്ഞതയും, എന്റെ കാര്യ ത്തിൽ ഞാൻ ക്രമം തെറ്റിയതും, എന്നെക്കാൾ നിനക്കറിയാവുന്നതുമെല്ലാം നീ എനിക്ക് പൊറുത്തുതരേണമേ! അല്ലാഹുവേ! ഞാൻ കാര്യമായി ചെയ്തതും, തമാശയായി ചെയ്തതും, ഞാൻ അബദ്ധം ചെയ്തതും, കൽപിച്ചുകൂട്ടിചെ യ്തതും എനിക്ക് നീ പൊറുത്തുതരേണമേ ; അങ്ങിനെയുള്ള എല്ലാ തെറ്റുകളും എന്റെ പക്കലുണ്ട്. അല്ലാഹുവേ! ഞാൻ മുമ്പ് ചെയ്തതും പിന്നീടു ചെയ്യുന്നതും, ഞാൻ സ്വകാര്യമാക്കിവെച്ചതും, പരസ്യമാക്കിയതും, എന്നെക്കാൾ നിനക്കറിയാ വുന്നതുമെല്ലാം എനിക്ക് നീ പൊറുത്തുതരേണമേ! നീയാണ് - എല്ലാ കാര്യ വുംമുന്നോട്ടാക്കുന്നവൻ, നീയാണ് - എല്ലാം - പിന്നോട്ടാക്കുന്നവനും, നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (ബു; മു) സജ്ജനങ്ങളുടെ പ്രാർത്ഥന അല്ലാഹുവിങ്കൽ കൂടുതൽ സ്വീകാര്യമായിരിക്കു മല്ലോ. എന്നിരിക്കെ, നബിമാർ-അതും തങ്ങളുടെ ജനതയുടെ നൻമക്ക്വേണ്ടി - ചെയ്യുന്ന പ്രാർത്ഥന അല്ലാഹുവിങ്കൽ കൂടുതൽ സ്വീകാര്യമായിരിക്കുമെന്ന് പറ യേണ്ടതില്ല. സത്യവിശ്വാസികൾക്ക് അത് മന മാധാനം നൽകുന്നതും, അല്ലാഹു വിങ്കൽ നിന്നുള്ള കാരുണ്യം കൂടുതൽ വർദ്ധിക്കുവാൻ കാരണമായിത്തീരുന്ന തുമായിരിക്കും. ഒരു സംഭവത്തിൽ, നബിയുടെ വിധി സ്വീകരിക്കുവാൻ കൂട്ടാ ക്കാതിരുന്ന കപടവിശ്വാസികളെക്കുറിച്ച് പറയുന്ന മദ്ധ്യെ സൂ: 64-ൽ അല്ലാഹു പറയുന്നു : "അവർ തങ്ങളോടുതന്നെ അക്രമം പ്രവർത്തിച്ച അവസര ത്തിൽ, അവർ നിന്റെ അടുക്കൽ വരുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോ ചനം തേടുകയും, അവർക്ക്വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തി രുന്നുവെങ്കിൽ, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാ നിധിയായും അവർ കണ്ടെത്തുമായിരുന്നു'. ( ) വിഭാഗം -3
47:20وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ
(20) വിശ്വസിച്ചവർ പറയുന്നു : ഒരു സൂറത്ത് (അദ്ധ്യായം) അവതരി പ്പിക്കപ്പെടാത്തതെന്താണ്?! എന്നാൽ, (വ്യക്തമായി)നിയമം വ സൂറത്ത് അവ തരിപ്പിക്കപ്പെടുകയും, അതിൽ യുദ്ധത്തെക്കുറിച്ച് പ്രസ്താവിക്കപ്പെ ടുകയും ചെയ്താൽ, ഹൃദയങ്ങളിൽ വല്ല രോഗമുള്ളവരെ (നബിയേ) നിനക്ക് കാണാം ; മരണം (ആസ ന്നമായത്) നിമിത്തം ബോധക്ഷയം പിടിപെട്ടവൻ നോക്കും പ്രകാരം നിന്റെ അടുക്കലേക്ക് അവർ നോക്കുന്നതായിട്ട്, എന്നാൽ, അവർക്ക് വേണ്ടത് (യോജിച്ചത്) തന്നെയാണ് (അത്) (20) പറയും, പറയുന്നു വിശ്വസിച്ചവർ അവത രിപ്പിക്കപ്പെടാത്തതെന്താണ് ഒരു സൂറത്ത്, അദ്ധ്യായം എന്നാൽ അവതരിപ്പിക്കപ്പെട്ടാൽ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം അതിൽ പ്രസ്താവിക്കപ്പെടുകയും യുദ്ധം, യുദ്ധത്തെപ്പറ്റി നീ (നിനക്ക്)കാണും തങ്ങളുടെ ഹൃദ യങ്ങളിലുള്ളവരെ വല്ല രോഗവും, ഒരു രോഗം അവർ നോക്കുന്ന തായി നിന്റെ അടുക്കലേക്ക് ബോധക്ഷയം പിടിപെട്ടവന്റെ നോട്ടം മരണത്താൽ അപ്പോൾ വേണ്ടപ്പെട്ടതാണ് (കൂടുതൽ യോജി ച്ചതാണ്) അവർക്ക്
47:21طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ
(21) അനുസരണമാണ് വാക്കും ഉചി തമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട എനി തീർച്ചപ്പെട്ടാൽ, നിശ്ച യമായാൽ കാര്യം അപ്പോഴവർ സത്യം പറയുകയാണങ്കിൽ (സത്യം പാലിച്ചാൽ) അല്ലാഹുവിനോട് അതാകുമായിരുന്നു അവർക്ക് ഗുണം, ഉത്തമം. (21) അനുസരണവും, ഉചിത മായ (നല്ല)വാക്കും, (അതാണ് വേണ്ടത്) എനി, കാര്യം (ഉറപ്പിച്ച്) തീ ർ ച്ച യാ യി ക്ക ഴി ലാ , അപ്പോൾ, അല്ലാഹുവിനോട് അവർ (പറഞ്ഞ)സത്യം പാലിച്ചിരുന്നെ ങ്കിൽ അതവർക്ക് ഉത്തമമാകുമായി രുന്നു. മദീനഃയിൽ ഇസ്ലാമിന് കുറേയൊക്കെ സ്വീകരണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ, യുദ്ധസംബ ന്ധമായി വല്ല വഹ്യുകളും ലഭിച്ചാൽ കൊള്ളാമെന്ന് സത്യവിശ്വാസികൾ ആഗ്രഹം പ്രകടിപ്പിക്കും. പ്രത്യക്ഷത്തിൽ അവരോടൊപ്പം കപടവിശ്വാസികളും ഉണ്ടായിരിക്കുമല്ലോ. അങ്ങിനെ വല്ല വഹ്യുകളും അല്ലാഹുവിൽനിന്ന് വന്നുക ഴിഞ്ഞാൽ കപടവിശ്വാസികളുടെ മട്ടുമാറും. അവർ മരണഗോഷ്ടികൾ കാട്ടുവാൻ തുടങ്ങും. അത് സ്വാഭാവികവുമാണ്. നേരെ മറിച്ച് കൽപനയനുസരിച്ച് പ്രവർത്തി ക്കുവാൻ തയ്യാറാകുകയും, നല്ല വാക്ക് പറയുകയുമാണവർ ചെയ്യേണ്ടിയിരുന്ന ത്. യുദ്ധം ചെയ്യേണ്ടുന്ന സന്ദർഭം നേരിട്ടുകഴിഞ്ഞാൽ പിന്നെ, യാതൊരു പരിഭ്ര മമോ, പ്രതിഷേധമോ കൂടാതെ അതിൽ പങ്കെടുക്കുകയും മുമ്പ് പ്രകടിപ്പിച്ചി രുന്ന സന്നദ്ധത പ്രായോഗികമായി തെളിയിക്കുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യുന്ന പക്ഷം, അത് അവർക്ക് തന്നെ ഗുണമായിരിക്കുന്നതുമാണ് എന്ന് സാരം. (അവർക്ക് വേണ്ടത്തന്നെ) എന്ന വാക്യം രണ്ടുമൂന്ന് പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. 1) യുദ്ധത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ അവതരിക്കുമ്പോൾ അവ രിൽ നിന്ന് അത്തരം പ്രതികരണം ഉണ്ടാകുന്നത് അവരുടെ സ്ഥിതിക്ക് യോജി ച്ചതും സ്വാഭാവികവുമാണ്. 2) അവരുടെ സ്വഭാവം അനുസരിച്ച് അവർക്ക് വേണ്ടതുണ്ട്, അഥവാ നാശമാണവർക്കുള്ളത് എന്ന്. ഇൗ രണ്ട് വ്യാഖ്യാനമനുസരിച്ചും ആ വാക്യം അതോടെ അവസാനിക്കുന്നതും, തൊട്ട (21-ാം വചനവുമായി ഘടനയിൽ ബന്ധ മില്ലാത്തതുമായിരിക്കും. 3) അവരിൽ ഉണ്ടായിരിക്കേണ്ടത് അനുസരണവും നല്ല വാക്കുകളുമാ ണ്. അഥവാ പരിഭ്രമമോ വെറുപ്പോ അല്ല എന്ന്. ഇതനുസരിച്ച് ഇൗ വാക്യം അപൂർണവും, തുടർന്നുള്ള ആയത്തുമായി ഘടനാബന്ധം ഉള്ളതുമായിരിക്കും. അതിന്റെ പൂർണരൂപം (അപ്പോൾ അവർക്ക് വേണ്ടത് അനു സരണവും ഉചിതമായ വാക്കുമാകുന്നു.) എന്നുമായിരിക്കും. കപടവിശ്വാസികളെ ഉന്നംവെച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:
47:22فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ
(22) എന്നാൽ, നിങ്ങൾ കൈകാര്യം നേടിയാൽ, ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേ ക്കുമോ (22) അപ്പോൾ (എന്നാൽ) നിങ്ങളായേക്കുമോ നിങ്ങൾ കൈകാര്യം(അധികാരം) നേടിയാൽ നിങ്ങൾ കുഴപ്പമുണ്ടാക്കുവാൻ ഭൂമിയിൽ, നാട്ടിൽ മുറിച്ചുകളയുവാനും നിങ്ങളുടെ രക്ത (കുടുംബ)ബന്ധങ്ങൾ. അതെ, നിങ്ങളുടെ സ്ഥിതി മേൽചൂണ്ടിക്കാട്ടിയതുപോലെയായിരിക്കെ, നിങ്ങ ളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നുകഴി ഞ്ഞാൽ, നിങ്ങൾ ചെയ്തേക്കുക നാട്ടിൽ പലതരം കുഴപ്പവും വഴക്കും ഉണ്ടാക്ക ലായിരിക്കും എന്ന് താൽപര്യം. അല്ലാഹു പറയുന്നു :
47:23–24أُوْلَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ
أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ
(23) അക്കൂട്ടർ, അല്ലാഹു ശപി ച്ചിട്ടുള്ളവരത്രെ. അങ്ങനെ അവൻ അവർക്ക് ബധിരത നൽകുകയും അവരുടെ കണ്ണുകളെ അന്ധമാക്കു കയും ചെയ്തിരിക്കുന്നു. (24) അവർക്ക് ഉറ്റാ ലോചിച്ചു നോക്കിക്കൂടേ എന്നാ ലവർക്ക് കാര്യം ഗ്രഹിക്കാമല്ലോ: അതല്ല, (ഒരു പക്ഷേ)വല്ല ഹൃദയങ്ങ ളിലും അവയുടെതായ പൂട്ടുകൾ ഉണ്ടോ (23) അവർ യാതൊരു കൂട്ടരത്രെ അവരെ ശപിച്ചിരിക്കുന്നു അല്ലാഹു അങ്ങനെ ബധിരത(കേട്ടുകൂടായ്മ)യുണ്ടാക്കി അന്ധ മാക്കുകയും ചെയ്തു അവരുടെ കണ്ണുകളെ, കാഴ്ചകളെ (24) എന്നാലവർക്ക് ഉറ്റാലോചിച്ചുകൂടേ, ആലോചിക്കുന്നില്ലേ അതല്ല (ഉണ്ടോ) വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളിലും, ഹൃദയങ്ങ ളുടെമേൽ അവയുടെ പൂട്ടുകൾ ബധിരൻമാരാക്കി എന്നും അന്ധൻമാരാക്കി എന്നും പറഞ്ഞതും, ഹൃദയ ങ്ങൾക്ക് പൂട്ടുവെച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും, ആ കപടവിശ്വാസികളുടെ ഹൃദ യങ്ങളിലേക്ക് നൻമ പ്രവേശിക്കുവാൻ മാർഗമില്ലാത്ത വിധം അവ ദുഷിച്ചുപോ യിരിക്കുന്നുവെന്ന് കാണിക്കുവാനാണ്. അവരുടെ ഹൃദയങ്ങളിൽ പൂട്ടുകളുണ്ടോ എന്നു ചോദിക്കേണ്ടുന്ന സ്ഥാനത്ത് വല്ല ഹൃദയങ്ങളിലും പൂട്ടുകളുണ്ടോ എന്നു ചോദിച്ചത് അവരുടെ സ്ഥിതിയെക്കുറിച്ച് ആശ്ചര്യം പ്രകടിപ്പിച്ചതുമാകുന്നു.
47:25–26إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ
ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ
(25) നിശ്ചയമായും, തങ്ങൾക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷം പിന്നോട്ട് തിരിച്ചുപോയിട്ടു ള്ളവർ, അവർക്ക് പിശാച്(അവരുടെ ചെയ്തികളെ) അലങ്കൃതമാക്കി ക്കൊടുത്തിരിക്കുകയാണ്. അവർക്ക വൻ (വ്യാമോഹങ്ങളെ) അയച്ചിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു. (26) അത്, അല്ലാഹു അവ തരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവ രോട് അവർ പറഞ്ഞതുനിമിത്ത മത്രെ : ചില കാര്യത്തിൽ ഞങ്ങൾ നിങ്ങളെ അനുസരിച്ചുകൊള്ളാം എന്ന്. അല്ലാഹുവാകട്ടെ, അവർ രഹ സ്യമാക്കുന്നത് അറിയുകയും ചെയ്യു ന്നു. (25) നിശ്ചയമായും യാതൊരുകൂട്ടർ തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ തങ്ങളുടെ പിന്നോട്ട് (പിൻതിരിഞ്ഞു) ശേഷം അവർക്ക് വ്യക്തമായതിന്റെ സൻമാർഗം പിശാച് അവർക്ക് അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു അയച്ചുകൊടുക്കുക (നീട്ടിക്കൊടുക്കുക)യും ചെയ്തു അവർക്ക് (26) അത് അവർ പറഞ്ഞത്കൊണ്ടത്രെ വെറു ത്തവരോട് അല്ലാഹു ഇറക്കിയതിനെ ഞങ്ങൾ അനുസ രിച്ചുകൊള്ളാം ചില കാര്യത്തിൽ അല്ലാഹു അറിയും, അറിയുന്നു അവരുടെ രഹസ്യമാക്കൽ, രഹസ്യം പറയൽ വെറുത്തവർ എന്ന് പറഞ്ഞത് ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെക്കുറിച്ചാകുന്നു. അവരുമായി സ്വകാര്യ കൂട്ടുകെട്ടുകൾ പുലർത്തിക്കൊണ്ടിരിക്കുകയാണ് കപടവിശ്വാസികൾ ചെയ് യുന്ന ത്. ഞങ്ങൾ വെളിയിൽ മുസ്ലിംകളുടെ കൂടെയാണെങ്കിലും എല്ലാ വിഷയത്തിലും അവരുമായി ഞങ്ങൾ യോജിക്കുന്നില്ല. ചില കാര്യങ്ങളിലെല്ലാം ഞങ്ങൾ നിങ്ങൾക്ക് വിധേയരാണ്. എന്നിങ്ങിനെ അവർ അവിശ്വാസികളെ ധരിപ്പിക്കുകയും, അതിനാവശ്യമായ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുകയും അവരുടെ പതിവാണ്. യുദ്ധ സംബന്ധമായ കാര്യങ്ങളിലാണ് ഇത്തരം ഗൂഢപ്രവർത്തനങ്ങൾ കൂടുതൽ അവർ നടത്തുക. ഇതൊന്നും അല്ലാഹുവിന് അജ്ഞാതമല്ല. അവരുടെ എല്ലാ രഹസ്യങ്ങളും അവൻ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്ന് അവരെ അല്ലാഹു താക്കീത് ചെയ്യുന്നു.
47:27–28فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَـٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ
ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ
(27) (ഇങ്ങിനെയൊക്കെയാണ് കാര്യം) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിൻപുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകൾ അവരെ പൂർണമായി പിടിച്ചെടുക്കുമ്പോൾ (മരണപ്പെടുത്തുമ്പോൾ) എങ്ങിനെ യിരിക്കും അവരുടെ സ്ഥിതി (28) അല്ലാഹുവിനെ ക്രോധപ്പെ ടുത്തുന്ന കാര്യത്തെ അവർ പിൻപ റ്റുകയും, അവന്റെ പ്രീതിയെ അവർ വെറുക്കുകയും ചെയ്തതുകൊ ണ്ടാണ് അത്. അതിനാൽ അവരുടെ കർമങ്ങൾ അവൻ ഫലശൂന്യമാക്കി യിരിക്കുന്നു. (27) എന്നാൽ എങ്ങിനെയിരിക്കും അവരെ പൂർണമായി പിടി ക്കുമ്പോൾ മലക്കുകൾ അവർ അടിച്ചുകൊണ്ട് അവ രുടെ മുഖങ്ങളെ, മുഖത്ത് പിൻപുറങ്ങളെയും, പുറത്തും (28) അത് അവർ പിൻപറ്റിയത്കൊണ്ടാണ് അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം അവർ വെറുക്കുകയും (ചെയ്തത്) അവന്റെ പ്രീതി, പൊരുത്തം അതിനാൽ അവൻ ഫല ശൂന്യമാക്കി അവരുടെ പ്രവർത്തന(കർമ)ങ്ങളെ. മരണവേളയിലും മലക്കുകളിൽ നിന്ന് അവർക്ക് ചില ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്നും, അതിനുള്ള കാരണ മെന്താണെന്നുമാണ് ഈ വചനങ്ങൾ കാണിക്കുന്നത്. മനുഷ്യന്റെ മരണവേള യിൽ മലക്കുകൾ വ രുമെന്നും, സജ്ജനങ്ങളുടെ അടുക്കൽ അവരുടെ സമീപനം വളരെ സന്തോഷകരമായ രൂപത്തിലും, ദുർജ്ജനങ്ങളുടെ അടുക്കൽ വളരെ കഠി നമായ രൂപത്തിലും ആയിരിക്കുമെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടു ള്ളതാണ്. (32:11; 41:30; 6:93; മുതലായവ നോക്കുക) ള്ളമൾഖ എന്ന വാക്കിന്റെ മരണപ്പെടുത്തി എന്നല്ലെന്നും, പൂർണമായെടുത്തു എന്നും മറ്റുമാണെന്നും സൂ: സുമർ-42 ന്റെ വിവരണത്തിൽ വായിച്ചത് ഇവിടെയും സ്മര ണീയമാകുന്നു. വിഭാഗം - 4
47:29أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ
(29) അതല്ല, (ഒരു പക്ഷേ)ഹൃ ദയങ്ങളിൽ ഒരു (തരം) രോഗമുള്ള വർ വിചാരിക്കുന്നുവോ, അവരുടെ ഈർഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്ന് (29) അതല്ല, വിചാരിച്ചുവോ യാതൊരുകൂട്ടർ അവ രുടെ ഹൃദയങ്ങളിലുണ്ട് വല്ല രോഗവും, ഒരു രോഗം പുറത്താക്കു ന്നതേയല്ല എന്ന് അല്ലാഹു അവരുടെ വിദ്വേഷങ്ങളെ (ഈർഷ്യത, പക)
47:30وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ
(30) (നബിയേ) നാം ഉദ്ദേശിച്ചി രുന്നെങ്കിൽ, അവരെ നിനക്ക് നാം കാട്ടിത്തരുമായിരുന്നു ; അങ്ങിനെ, അവരുടെ ലക്ഷണംകൊണ്ട് നിനക്ക വരെ (ശരിക്ക്) മനിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്റെ ശൈലിയിൽ (സ്വരവ്യത്യാസംകൊ ണ്ട്)നിശ്ചയമായും നിനക്കവരെ മനിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറി യുന്നു. (30) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെ നാം കാണിച്ചു തരുമായിരുന്നു അങ്ങനെ (എന്നിട്ട്) അവരെ നീ മനിലാക്കുമായിരുന്നു അവരുടെ അടയാളം (പ്രത്യേകത)കൊണ്ട് നിശ്ചയമായും നിന ക്കവരെ മനിലാക്കാം, പരിചയപ്പെടാം സംസാര ശൈലിയിൽ, സ്വരമാ റ്റത്തിൽ വാക്കിന്റെ (പറയുന്നതിന്റെ) മ്പിപ്പൃഞ്ചിഷീ നിങ്ങ ളുടെ പ്രവൃത്തികളെ അറിയുന്നു മുസ്ലിം വേഷമണിഞ്ഞ മുനാഫിക്വുകളായ വ്യക്തികൾ ഏതൊക്കെയാണെന്ന് കാട്ടിക്കൊടുക്കുവാൻ അല്ലാഹുവിന് കഴിയാഞ്ഞിട്ടല്ല, അവനത് വേണ്ടെന്നുവെ ച്ചിരിക്കുകയാണ്. അതേസമയത്ത് അവരുടെ സംസാരഗതിയിൽ നിന്നും, സ്വര ങ്ങളിൽ നിന്നും തന്നെ നബി ˜ അവരെ തിരിച്ചറിയുവാൻ കഴിയുന്നതുമാണ് എന്ന് സാരം. ഈ ആയത്ത് അവതരിച്ചതിന് ശേഷം നബി ˜ അങ്ങനെ, പല വ്യക്തികളെക്കുറിച്ചും മനിലാക്കിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
47:31وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّـٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ
(31) നിങ്ങളിൽനിന്നുള്ള സമര ശാലികളെയും, ക്ഷമാശീലൻമാ രെയും (പ്രത്യക്ഷത്തിൽ)അറിയു കയും, നിങ്ങളുടെ വർത്തമാന ങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷി ച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീ ക്ഷണം ചെയ്യും. (31) നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും നാം അറിയുന്നതുവരെ സമരശാലികളെ, ജിഹാദ് ചെയ്യുന്നവരെ നിങ്ങളിൽ നിന്നുള്ള ക്ഷമിക്കുന്നവരെയും നാം പരീക്ഷിച്ചറിയു കയും (ചെയ്യുന്നതുവരെ) നിങ്ങളുടെ വർത്തമാനങ്ങൾ. ഓരോരുത്തരുടെയും എല്ലാ സ്ഥിതികളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. എന്നിരിക്കെ, യുദ്ധം മുതലായ വിഷമഘട്ടങ്ങളെയും, മതസംബന്ധ മായ വിധിവിലക്കുകളെയും ഓരോരുത്തനും എങ്ങിനെ നേരിടുമെന്ന വസ്തുത അവന് അജ്ഞാതമല്ല. പക്ഷേ, ഓരോരുത്തരുടെയും നിലപാട് അനുഭവത്തിൽ വെളിപ്പെട്ട് കാണുവാനുള്ള പരീക്ഷണങ്ങളത്രെ അവ. പരീക്ഷണങ്ങളിൽ ഓരോ വ്യക്തിയും സ്വീകരിച്ച നയവും നിലപാടുമനുസരിച്ചായിരിക്കും പ്രതിഫലം നൽക പ്പെടുന്നത്. മൂലത്തിൽ നിന്നുള്ള കർത്തൃരൂപമത്രെ (മുജാഹി ദ്) യുദ്ധം, ധർമസമരം, പരമാവധി പരിശ്രമം എന്നൊക്കെയാണ് അതിന് അർത്ഥം. ദേഹംകൊണ്ടും ധനംകൊണ്ടും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നടത്തപ്പെ ടുന്ന എല്ലാ ത്യാഗപരിശ്രമങ്ങൾക്കും, ധർമസമരങ്ങൾക്കും ജിഹാദ് എന്ന് പറ യാം. ചിലർ ധരിക്കാറുള്ളത്പോലെ, ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെയോ, വിഭാഗത്തിന്റെയോ പേരല്ല മുജാഹിദ്.
47:32–34إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ
۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ
(32) നിശ്ചയമായും, അവിശ്വസി ക്കുകയും അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് (ജനങ്ങളെ) തടയു കയും, തങ്ങൾക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം റസൂലിനോട് ചേരിപിരിയുകയും ചെയ്തിട്ടുള്ളവർ, അവർ അല്ലാഹു വിന് ഒട്ടും ഉപദ്രവം വരുത്തുകയി ല്ലതന്നെ. അവരുടെ പ്രവർത്തന ങ്ങളെ അവൻ വഴിയെ ഫലശൂന്യമാ ക്കുകയും ചെയ്യും. (33) ഹേ, വിശ്വസിച്ചവരേ ! നിങ്ങൾ അല്ലാഹുവിനെ അനുസരി ക്കുവിൻ ; റസൂലിനെയും അനുസ രിക്കുവിൻ ; നിങ്ങളുടെ പ്രവർത്ത നങ്ങളെ വ്യർത്ഥമാക്കിക്കളയുകയും അരുത്. (34) നിശ്ചയമായും അവിശ്വസി ക്കുകയും അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് (ജനങ്ങളെ) തടയു കയും, പിന്നീട് തങ്ങൾ അവിശ്വാ സികളായ നിലയിൽ (തന്നെ) മരണപ്പെടുകയും ചെയ്തവർ, അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുന്നതേയല്ല. (32) നിശ്ചയമായും അവിശ്വസിച്ചവർ തടയുക (തട്ടുക, തിരിച്ചുവിടുകയും അല്ലാഹുവിന്റെ വഴിയിൽ നിന്ന് ചേരിപിരി യുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത റസൂലിനോട്, റസൂലു മായി ശേഷം അവർക്ക് വ്യക്തമായതിന്റെ സൻമാർഗം അവർ ഉപദ്രവം വരുത്തുന്നതേയല്ല അല്ലാഹുവിന് യാതൊന്നും, ഒട്ടും അവൻ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും അവ രുടെ പ്രവൃത്തികളെ (33) ഹേ, വിശ്വസിച്ചവരേ അല്ലാ ഹുവിനെ അനുസരിക്കുവിൻ റസൂലിനെയും അനുസരിക്കുവിൻ വ്യർത്ഥമാക്കുക(കേടുവരുത്തുക)യും ചെയ്യരുത്. നിങ്ങളുടെ പ്രവർത്തനങ്ങളെ (34) നിശ്ചയമായും അവിശ്വസിച്ചവർ തട യുകയും ചെയ്ത അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് പിന്നെ മരണപ്പെടുകയും ചെയ്ത അവരായിരിക്കെ അവിശ്വാസികൾ എന്നാൽ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല അവർക്ക് ദുർന്നടപ്പുകളും, പാപങ്ങളും നിമിത്തം സൽക്കർമങ്ങൾ ഉപയോഗശൂന്യമാ യിത്തീർന്നേക്കും. ഓരോ പ്രവൃത്തിയും അല്ലാഹുവും റസൂലും നിർദ്ദേശിച്ചപ്ര കാരം അതതിന്റെ യഥാരൂപത്തിൽ ഹൃദയശുദ്ധിയോടുകൂടി ആയിരിക്കേണ്ടതു ണ്ട്. മരണത്തിനുമുമ്പ് ഏതവസരത്തിലും പശ്ചാത്തപിച്ചു മടങ്ങാവുന്നതും, അല്ലാഹു അത് സ്വീകരിക്കുന്നതുമാകുന്നു. പക്ഷേ, അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടവരുടെ പാപങ്ങൾ ഒന്നുംതന്നെ അല്ലാഹു പൊറുത്തുകൊടുക്കുകയി ല്ല. സത്യവിശ്വാസത്തോടുകൂടിയുള്ള പശ്ചാത്താപം മാത്രമേ അവൻ സ്വീകരി ക്കുകയുള്ളൂ.
47:35فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ
(35) ആകയാൽ, (സത്യവിശ്വാസി കളേ) നിങ്ങൾക്ക് ദൗർബല്യം പിണ യുകയും, നിങ്ങൾ ഉന്നതൻമാരായി രിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാ നും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങൾക്കവൻ നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ. (35) ആകയാൽ നിങ്ങൾ ബലഹീനപ്പെടരുത് (നിങ്ങൾക്ക് ദൗർ∫ല്യം പിണയരുത്) നിങ്ങൾ വിളിക്കുക (ക്ഷണിക്കുക)യും സമാധാന ത്തിലേക്ക് (സന്ധിയിലേക്ക്) നിങ്ങളായിരിക്കെ, നിങ്ങളത്രെ ഉന്ന ഉയർന്നവർ അല്ലാഹു നിങ്ങളുടെ കൂടെയാണ്, കൂടെ യുണ്ട് അവൻ നിങ്ങൾക്ക് നഷ്ടപ്പെടുന്നതേയല്ല, മുറിച്ചുകളയുകയില്ല നിങ്ങളുടെ പ്രവൃത്തികളെ, കർമങ്ങളെ ശത്രുപക്ഷത്തിന്റെ സ്ഥിതിഗതികൾ വിവരി ക്കുകയും സത്യവിശ്വാസി കൾക്ക് വേണ്ടുന്ന ഉപദേശങ്ങൾ നൽകുകയും ചെയ്തശേഷം, ശത്രുക്കളുമായി കണ്ടുമുട്ടുമ്പോൾ അവർ മനിരുത്തേണ്ടുന്ന ചില സംഗതികൾ അല്ലാഹു ചൂണ്ടി ക്കാട്ടുകയാണ്. ധൈര്യക്ഷയവും, ദുർ∫ലമനഃസ്ഥിതിയും അവരെ തീണ്ടരുതെ ന്നും, ശത്രുക്കളോട് അങ്ങോട്ട് ചെന്ന് സന്ധിക്കപേക്ഷിക്കരുതെന്നും ഉപദേശി ക്കുന്നു. അതോടൊപ്പം അല്ലാഹു നിങ്ങളുടെ കൂടെയുണ്ട് എന്നും, നിങ്ങളുടെ പ്രവർത്തനങ്ങളെ അവൻ നഷ്ടപ്പെടുത്തുന്നതേയല്ല എന്നും വാഗ്ദാനം ചെയ്തു കൊണ്ട് അവർക്ക് ധൈര്യവും മന മാധാനവും നൽകുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ പക്ഷത്തായിരിക്കെ നിങ്ങൾക്ക് എന്തിന് ദൗർബല്യം നേരി ടണം? അവന്റെ കക്ഷിയായിരിക്കുമല്ലോ വിജയികൾ ( ) നിങ്ങൾ യഥാർത്ഥ സത്യവിശ്വാസികളായിരിക്കുമ്പോൾ നിങ്ങൾതന്നെയായിരിക്കും ഉന്ന തൻമാരായിക്കുക : എന്നൊക്കെയാണ് ഇത്മുഖേന സൂചി പ്പിക്കുന്നത്. യാതൊരു പരിതഃസ്ഥിതിയിലും ശത്രുക്കളുമായി സന്ധിസംസാര ങ്ങൾ നടത്തിക്കൂടാ എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. അത് മുസ്ലിംകളുടെ ദുർ∫ലമനഃസ്ഥിതിയിൽ നിന്നുളവാകുന്നതാവരുത്, അവരുടെ പവിത്രതയെ ഹനി ക്കുന്നതുമാകരുത് എന്നത്രെ താൽപര്യം.
47:36–38إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ
إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ
هَـٰٓأَنتُمۡ هَـٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم
(36) നിശ്ചയമായും ഐഹികജീ വിതം, കളിയും വിനോദവും തന്നെ യാകുന്നു. നിങ്ങൾ വിശ്വസിക്കു കയും സൂക്ഷിക്കുകയും ചെയ്യുന്ന തായാൽ അവൻ നിങ്ങൾക്ക് നിങ്ങ ളുടെ പ്രതിഫലങ്ങൾ നൽകുന്നതാ ണ്. നിങ്ങളോട് നിങ്ങളുടെ (മുഴു വൻ) സ്വത്തുകൾ അവൻ ചോദിക്കു ന്നുമില്ല. (37) നിങ്ങളോട് അത് സ്വത്തു ക്കൾ ചോദിക്കുകയും, അങ്ങനെ നിങ്ങളോട് കിണഞ്ഞാവശ്യപ്പെടു കയും ചെയ്യുന്ന പക്ഷം, നിങ്ങൾ ലുബ്ധത കാണിക്കുന്നതാണ്. നിങ്ങ ളുടെ വിദ്വേഷങ്ങളെ അത് പുറ ത്ത്കൊണ്ടുവരുകയും ചെയ്യും. (38) ഹേ ! കൂട്ടരേ, നിങ്ങൾ (ഇ താ) അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ വേണ്ടി ക്ഷണിക്ക പ്പെടുന്നു ! എന്നാൽ, നിങ്ങളിൽ (ചി ലർ) ലുബ്ധത കാണിക്കുന്നവരുണ്ട്. ആർ ലുബ്ധത കാണിക്കുന്നുവോ അവൻ നിശ്ചയമായും തന്നോട്ത ന്നെയാണ് ലുബ്ധത കാണിക്കുന്ന തും. അല്ലാഹുവാകട്ടെ, (പരാശ്ര യമില്ലാത്ത) ധന്യനാകുന്നു ; നിങ്ങളോ (പരാശ്രയക്കാരായ) ദരി ദ്രൻമാരുമാകുന്നു.നിങ്ങൾ (അനുസ രിക്കാതെ) പിൻതിരിയുകയാണെ ങ്കിൽ, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവൻ പകരം കൊണ്ട്വരുന്നതാണ്. എന്നിട്ട്, അവർ നിങ്ങളപ്പോലെയുള്ളവരായി രിക്കയുമില്ല. (36) നിശ്ചയമായും ഐഹിക ജീവിതം കളി(തന്നെ) യാകുന്നു വിനോദവും, അനാവശ്യവും നിങ്ങൾ വിശ്വസിക്കുന്ന പക്ഷം നിങ്ങൾ സൂക്ഷിക്കുകയും എന്നാലവൻ നിങ്ങൾക്ക് തരും നിങ്ങളുടെ കൂലി (പ്രതിഫലം)കൾ നിങ്ങളോടവൻ ചോദിക്കു ന്നുമില്ല, ചോദിക്കയുമില്ല നിങ്ങളുടെ ധനങ്ങൾ, സ്വത്തുക്കൾ (37) അവൻ നിങ്ങളോടത് ചോദിക്കുന്ന പക്ഷം എന്നിട്ട് നിങ്ങ ളോട് കിണയുകയും, ഊന്നിച്ചോദിക്കുകയും നിങ്ങൾ ലുബ്ധത(പിശുക്ക്) കാണിക്കും അത് പുറത്ത് വരുത്തുകയും ചെയ്യും നിങ്ങളുടെ വിദ്വേ ഷങ്ങളെ, ഉൾപകകളെ (38) ഹേ, നിങ്ങൾ ഇക്കൂട്ടരാണ്, ഇങ്ങിനെ യുള്ളവരാണ്, കൂട്ടരേ നിങ്ങൾ ക്ഷണിക്കപ്പെടുന്നു നിങ്ങൾ ചില വഴിക്കുവാൻ അല്ലാഹുവിന്റെ വഴിയിൽ എന്നാൽ (അപ്പോൾ) നിങ്ങളിലുണ്ട് ലുബ്ധത കാണിക്കുന്ന ചിലർ ആരെങ്കിലും എന്നാൽ നിശ്ചയമായും അവൻ ലുബ്ധത കാണിക്കുന്നു തന്നോട് തന്നെ അല്ലാഹു ധന്യനത്രെ, നിരാശ്രയനാണ് നിങ്ങൾ ദരിദ്രൻമാരുമാണ്, പരാശ്രയക്കാരാണ്. നിങ്ങൾ തിരിഞ്ഞു പോകുന്ന പക്ഷം അവൻ കൊണ്ടുവരും ഒരു ജനതയെ നിങ്ങളല്ലാത്ത പിന്നെ (എന്നിട്ട്) അവരായിരി ക്കയില്ല നിങ്ങളെപ്പോലുള്ളവർ നിങ്ങളുടെ സ്വത്തുക്കൾ അല്ലാഹു നിങ്ങളോട് ചോദിക്കുന്നില്ല ( ത്സവ ) എന്നു പറഞ്ഞതിന്റെ താൽപര്യംതുടർന്നുള്ള പ്രസ്താവനകളെക്കൂടി കണക്കി ലെടുക്കുമ്പോൾ - ഒന്നിലധികം പ്രകാരത്തിൽ ആയിരിക്കുവാൻ ഇടയുണ്ട്. 1) നിങ്ങളുടെ സ്വത്തുക്കൾ മുഴുവനും അല്ലാഹുവിന്റെ മാർഗത്തിൽ ചില വഴിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് വലിയ വിഷമമൊന്നും വരാത്ത അളവിൽ ചിലവഴിക്കണമെന്നേ പറയുന്നുള്ളൂ. സകാത്ത് മുതലായ സ്വൽപം ചില നിർബന്ധ കടമകളും, അതിന് പുറമെ, അല്ലാഹുവിന്റെ മാർഗ ത്തിൽ നിങ്ങളുടെ കഴിവിനുസരിച്ച് ചിലവഴിക്കണമെന്നും മാത്രമേ അവൻ നിർബ ന്ധിക്കുന്നുള്ളൂ. 2) അല്ലാഹുവിന്റെ ആവശ്യാർത്ഥം അവൻ നിങ്ങളോട് സ്വത്ത് ആവശ്യ പ്പെടുന്നില്ല. നിങ്ങളുടെ സ്വന്തം നൻമക്കുവേണ്ടി മാത്രമാണ് നിങ്ങൾ ചിലവഴി ക്കണമെന്നാവശ്യപ്പെടുന്നത്. 3) അല്ലാഹു നിങ്ങളോട് സ്വത്ത് ചിലവഴിക്കുവാൻ ആവശ്യപ്പെടുന്നത് ശരിയാണ്. പക്ഷേ, യഥാർത്ഥത്തിൽ അത് നിങ്ങളുടെ സ്വത്തല്ല, അല്ലാഹു നിങ്ങൾക്ക് നൽകിയതാണ്. അവൻ നിങ്ങളുടെ പക്കൽ തന്നതിൽനിന്ന് ചിലവ ഴിക്കുവാൻ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്. 37-ാം വചനത്തിന്റെ ആശയ ത്തോട് കൂടുതൽ അനുയോജ്യമായിക്കാണുന്നത് ആദ്യത്തെ വ്യാഖ്യാനമാണെ ന്നാണ് തോന്നുന്നത്. ഏതായാലും, യുദ്ധം മുതലായ പൊതുകാര്യങ്ങളിൽ ധനം ചിലവഴിക്കു വാനുള്ള ശക്തിമത്തായ ഒരു ആഹ്വാനമാണ് ഈ വചനങ്ങളിൽ അടങ്ങിയിരി ക്കുന്നത്. നല്ല വിഷയത്തിൽ ധനം ചിലവഴിക്കുവാൻ കിണഞ്ഞാവശ്യപ്പെടുമ്പോൾ പിശുക്ക് കാണിക്കലും, ഹൃദയത്തിൽ ഒളിഞ്ഞുകിടപ്പുള്ള വിദ്വേഷവും, ഉൾപ്പോ രും വെളിക്കുചാടലും മിക്കവരുടെയും സ്വഭാവമാണെന്നും, ഈ സ്വഭാവം നന്ന ല്ലെന്നും, അത് തങ്ങൾക്ക് തന്നെ ദോഷകരമാണെന്നും അല്ലാഹു പ്രത്യേകം ഓർമപ്പെടുത്തുന്നു. ധനം ചിലവഴിക്കുവാൻ ആവശ്യപ്പെടുന്നത് അല്ലാഹുവിന്റെ ഗുണത്തിനുവേണ്ടിയല്ല, ചിലവഴിക്കുന്നവരുടെ സ്വന്തം നൻമക്ക് വേണ്ടിയാ ണെന്നും ചൂണ്ടിക്കാട്ടുന്നു. അവസാനം, നിങ്ങൾ അനുസരിക്കാതെ പിൻതിരിയു പകരം വേറൊരു ജനതയെ ഇവിടെ കൊണ്ടുവരു മെന്ന ഒരു താക്കീതും ! അപ്പോൾ, ഇൗ ആഹ്വാനത്തിന്റെ ഗൗരവം എത്രമാത്രമാ ണെന്ന് ആലോചിച്ചുനോക്കുക ! ആസ്ലഷ (വിശ്വസിച്ചവരേ) എന്ന് സംബോധനചെയ്തുകൊണ്ട് ആരം ഭിച്ച 33-ാം വചനം തുടങ്ങി ഇതുവരെ സത്യവിശ്വാസികളെ അഭിമുഖീകരിച്ച് അല്ലാഹു പലതും പ്രസ്താവിച്ചു. അല്ലാഹുവിനെയും റസൂലിനെയും അനുസ രിക്കണം, സ്വന്തം പ്രവർത്തനങ്ങളെ ഫലശൂന്യമാക്കാതിരിക്കണം, ശത്രുക്കളുടെ മുമ്പിൽ ദൗർബല്യം കാണിക്കാതിരിക്കണം, വിശ്വാസത്തോടും സൂക്ഷ്മതയോടും ജീവിക്കണം, അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചിലവഴിക്കണം എന്നിങ്ങിനെ പലതും. എല്ലാം കാര്യകാരണങ്ങളോടുകൂടിതന്നെ അവരെ ഓർമപ്പെടുത്തി. അവ സാനം ഇങ്ങിനെയുള്ള കാര്യങ്ങൾ അനുസരിക്കുവാൻ തയ്യാറില്ലാതെ നിങ്ങൾ പിൻതിരിഞ്ഞുപോകുകയാണെങ്കിൽ, അക്കാരണം കൊണ്ട് ഇൗ പ്രസ്ഥാനം - ഇസ്ലാമിനെ നിലനിറുത്തുവാനുള്ള ഇൗ സംരംഭം - മുടങ്ങുവാൻ പോകുന്നി ല്ലെന്നും, അതിന് പറ്റിയ മറ്റൊരു ജനതയെ അല്ലാഹു എഴുന്നേൽപിക്കുമെന്നും താക്കീത് ചെയ്തു കൊണ്ടാണ് ഇൗ അദ്ധ്യായം അവസാനിപ്പിക്കുന്നത്. ഇൗ സംഗതി മറ്റൊരിടത്ത് അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു : സാരം : വിശ്വസിച്ചവരേ, നിങ്ങളിൽ വല്ലവരും തന്റെ മതത്തെ വിട്ടുമടങ്ങിഭ്രഷ്ട രായിപ്പോകുന്നതായാൽ, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ടുവരും, അവൻ അവരെ സ്നേഹിക്കുകയും, അവർ അവനെ സ്നേഹിക്കുകയും ചെയ്യും. സത്യ വിശ്വാസികളോട് എളിയവരും, അവിശ്വാസികളോട് ഗൗരവമുള്ളവരുമായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ അവർ സമരം ചെയ്യും. യാതൊരു ആക്ഷേപക്കാ രന്റെ ആക്ഷേപവും അവർ ഭയപ്പെടുന്നതുമല്ല. (ഇങ്ങിനെയുള്ളവരായിരിക്കും അവർ) അല്ലാഹുവിന്റെ അനുഗ്രഹമത്രെ അത്. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ കൊടുക്കുന്നു. അല്ലാഹു വിശാലനും, സർവ്വജ്ഞനുമാകുന്നു. 54) പുതുതായി വരുന്ന ജനത നിങ്ങളെപ്പോലെയുള്ളവരായിരിക്കുകയില്ല. ( ) എന്ന് പറഞ്ഞതിന്റെ താൽപര്യമെന്താണെന്നും, ആ ജനങ്ങ ളുടെ സവിശേഷത എന്തായിരിക്കുമെന്നും ഇൗ വചനത്തിൽ നിന്ന് മനിലാകു ന്നതാണ്. അല്ലാഹുവിന്റെ ഇൗ മഹത്തായ അനുഗ്രഹം നബി ˜ ക്കും സ്വഹാബി കൾക്കും ലഭിക്കുകയുണ്ടായെന്നും, ആ കൃത്യം അവർ തന്നെ നിർവ്വഹിച്ചുവെ ന്നും പറയേണ്ടതില്ല. കൽബി (റ) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യ മറ്റൊരു ജനതയെ പകരം കൊണ്ടുവരുമെന്നതിന് അല്ലാഹു ഒരു ഉപാ ധിവെച്ചിട്ടുള്ളത്, സ്വഹാബികളുടെ പിൻതിരിച്ചലാണല്ലോ. അവർ പിൻതിരിഞ്ഞി ട്ടില്ല. അത്കൊണ്ട് അവർക്ക് പകരം മറ്റൊരു കൂട്ടരെ കൊണ്ടുവന്നതുമില്ല. ( )