Muhammad Amani Moulavi (d. 1987) · Surah 46 · 35 verses
46:1–4حمٓ
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ
Passage continues through verse 46:4.
ആമുഖം: അഹ്ക്വാഫ് മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 35 - വിഭാഗം 4 ധ 10, 15, 35 എന്നീ വചനങ്ങൾ പക്ഷമുണ്ട്. പ പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) (2) (ഈ) വേദഗ്രമ്ലം അവതരി പ്പിക്കുന്നത് പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കൽ നിന്നാകുന്നു. (3) ആകാശങ്ങളെയും, ഭൂമി യെയും, അവയുടെ ഇടയിലുള്ളതി നെയും കാര്യ (ഗൗരവ)ത്തോടും, നിർണയിക്കപ്പെട്ട ഒരവധിയോടും കൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവർക്ക് മുന്നറിയിപ്പ് നൽകപ്പെട്ടതിനെക്കു റിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകള യുന്നവരാണ്. (4) (നബിയേ) പറയുക: നിങ്ങൾ കണ്ടുവോ, അല്ലാഹുവി ന്പുറമെ നിങ്ങൾ വിളിച്ച് (പ്രാർത്ഥി ച്ചു)കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവർ ഭൂമിയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്ന തെന്ന് നിങ്ങൾ എനിക്ക് കാട്ടിത്തരു വിൻ! അതല്ലെങ്കിൽ, ആകാശങ്ങ ളിൽ വല്ല പങ്കും അവർക്കുണ്ടോ?! ഇതിന്റെ മുമ്പുള്ള വല്ല വേദഗ്ര മ്ലമോ, അല്ലെങ്കിൽ അറിവി(ന്റെ ഇനത്തി)ൽ പെട്ട വല്ല അവശി ഷ്ടമോ (പ്രമാണമോ) എനിക്ക് നിങ്ങൾ കൊണ്ടുതരുവിൻ, നിങ്ങൾ സത്യവാൻമാരാണെങ്കിൽ! (1) (2) വേദഗ്രമ്ലത്തിന്റെ അവതരണം, ഗ്രമ്ലത്തെ അവതരിപ്പിച്ചത് അല്ലാഹുവിൽ നിന്നാണ് പ്രതാപശാലി യായ അഗാധജ്ഞനായ (3) നാം സൃഷ്ടിച്ചിട്ടില്ല ആകാശങ്ങളും ഭൂമിയും അവയുടെ ഇടയിലുള്ളതും കാര്യ (യഥാർത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ ഒരു അവധിയോടും നിർണയിക്കപ്പെട്ട അവിശ്വസിച്ചവരോ അവരോട് മുന്നറി യിപ്പ് നൽകപ്പെട്ടതിനെപ്പറ്റി തിരിഞ്ഞുകളയുന്നവരാണ് (4) നീ പറ യുക നിങ്ങൾ കണ്ടുവോ നിങ്ങൾ വിളിക്കുന്നവയെ അല്ലാഹുവിന് പുറമെ നിങ്ങളെനിക്ക് കാട്ടിത്തരുവിൻ അവർ എന്ത് (ഏത്) സൃഷ്ടിച്ചുവെന്ന് ഭൂമിയിൽനിന്ന് അല്ലെങ്കിൽ അവർക്കുണ്ടോ വല്ല പങ്കും ആകാശങ്ങളിൽ നിങ്ങളെനിക്ക് കൊണ്ടുവന്നുതരുവിൻ ഒരു ഗ്രമ്ലത്തെ ഇതിന് മുമ്പുള്ള അല്ലെങ്കിൽ വല്ല അവശിഷ്ടവും (പ്രമാണവും) അറിവിൽനിന്ന് (അറി വിന്റെ) നിങ്ങളാണെങ്കിൽ സത്യവാൻമാർ സൃഷ്ടികളെയും ഗൗരവമേറിയ ചില ഉദ്ദേ ശ്യലക്ഷ്യങ്ങളോടുകൂടി സൃഷ്ടിച്ചതാണെന്നും, ഓരോന്നിനും പ്രത്യേകം പരി ധിയും നിർണയവും നിശ്ചയിച്ചിട്ടുണ്ടെന്നും, അവയുടെ സൃഷ്ടിയിലോ കൈകാര്യ നടത്തിപ്പിലോ മറ്റാർക്കും യാതൊരു പങ്കും അധികാരവുമില്ലെന്നും ഉണർത്തിയ ശേഷം, ശിർക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കിൽ കൊണ്ടുവരു വാൻ മുശ്രിക്കുകളെ വെല്ലുവിളിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കു ന്നതിനെ ആക്ഷേപിക്കുന്നത് നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ, ക്വുർ ആന് മുമ്പുള്ള ഏതെങ്കിലും വേദഗ്രമ്ലമോ, അല്ലെങ്കിൽ പ്രാമാണികമായ ഏതെ ങ്കിലും തെളിവോ അതിനെ ന്യായീകരിക്കുന്നതായി നിങ്ങൾക്ക് കാണിച്ചുതരു വാൻ കഴിയുമോ? ഉണ്ടെങ്കിൽ അതൊന്ന് കാണട്ടെ! എന്ന് സാരം.
46:5–6وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ
وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ
(5) ക്വിയാമത്ത് നാൾവരേക്കും ഉത്തരം നൽകാത്തവരെ, അല്ലാഹു വിന് പുറമെ വിളി(ച്ചു പ്രാർത്ഥി)ക്കു ന്നവരെക്കാൾ വഴി പിഴച്ചവർ ആരാണ്?! അവരാകട്ടെ, ഇവരുടെ (വിളിക്കുന്നവരുടെ) വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു. (6) (മാത്രമല്ല) മനുഷ്യൻ ഒരു മിച്ചു കൂട്ടപ്പെടുമ്പോൾ, ഇവർക്ക് അവർ ശത്രുക്കളായിരിക്കയും ചെയ്യും; അവർ, ഇവരുടെ ആരാധ നയെ(ത്തന്നെ) നിഷേധിക്കുന്നവരു മായിരിക്കും. (5) അധികം വഴിപിഴച്ചവരാരാണ് വിളിക്കുന്ന (പ്രാർത്ഥി ക്കുന്ന)വരെക്കാൾ അല്ലാഹുവിന് പുറമെ ഉത്തരം നൽകാ ത്തവരെ തനിക്ക് ക്വിയാമത്ത് നാൾവരേക്ക് അവരോ ഇവരുടെ വിളി (പ്രാർത്ഥന)യെപ്പറ്റി അശ്രദ്ധരാണ് (6) ഒരുമിച്ചുകൂട്ടപ്പെട്ടാൽ മനുഷ്യർ അവരായിരിക്കും അവർക്ക് ശത്രുക്കൾ അവരായിരിക്കയും ചെയ്യും ഇവരുടെ ആരാധനയെ നിഷേധിക്കുന്നവർ, അവിശ്വസിക്കുന്നവർ വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ നിരർത്ഥതയാണ് ഇൗ വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങൾ മാത്രമ ല്ല, അല്ലാഹുവിന് പുറമെ ആരെയെല്ലാം മനുഷ്യർ വിളിച്ചു പ്രാർത്ഥിക്കാറുണ്ടോ അവരെല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വചനം. ക്വിയാമത്ത് നാൾവരെലോകാ വസാനം ആ വിളിക്ക് ഉത്തരം ചെയ്കയില്ല. അതിരിക്കട്ടെ, വിളിക്ക പ്പെടുന്നത് അവർ അറിയുമോ? അതുമില്ല. ഇഹത്തിലെ സ്ഥിതിയാണിത്. എനി പരലോകത്ത് എല്ലാവരും സമ്മേളിക്കുന്ന അവസരത്തിലോ? വിളിക്കപ്പെട്ടിരുന്ന വർ വിളിച്ചവരുടെ ശത്രുക്കളായിത്തീരുകയും, അവരുടെ ആ ആരാധനയെ -ത ങ്ങൾ അതറിയുകയോ അനുകൂലിക്കുകയോ ചെയ്യുന്നവരല്ലെന്ന്നിഷേധിച്ച് പറ യുകയാണ് ചെയ്യുക! സൂ: അൻകബൂത്ത് 25 ലും മറ്റും പ്രസ്താവിച്ച സംഗതി കൾ ഇവിടെ അനുസ്മരിക്കുന്നത് നന്നായിരിക്കും.
46:7–8وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ
(7) നമ്മുടെ ആയത്തുകൾ അവർക്ക് സുവ്യക്തമായ നിലയിൽ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ, യഥാർത്ഥം തങ്ങൾക്ക് വന്നെത്തുന്ന അവസരത്തിൽ, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവർ പറയും: ഇതൊരു പ്രത്യക്ഷമായ ജാലമാണ് എന്ന്! (8) അതല്ല, അവൻ (നബി) കെട്ടിച്ചമച്ചിരിക്കയാണെന്ന് അവർ (അവരോ ട്) പറയണം: കെട്ടിച്ചമച്ചി രിക്കുകയാണെങ്കിൽ, അല്ലാഹുവിൽ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാൻ) നിങ്ങൾക്ക് സാധ്യമാകുന്നതല്ല. നിങ്ങൾ യാതൊന്നിൽ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കു ന്നുവോ അതിനെപ്പറ്റി അവൻ ഏറ്റവും അറിയുന്നവനാണ്. അവൻ മതി, എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായിട്ട്, അവൻ, വളരെ പൊറുക്കുന്നവനും, കരുണാനിധിയു മായുള്ളവനുമത്രെ. (7) ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അവർക്ക്, ഇവർക്ക് നമ്മുടെ ആയത്തുകൾ വ്യക്തങ്ങളായിട്ട്, തെളിവുകളായി അവിശ്വസിച്ചവർ പറയും യഥാർത്ഥത്തെക്കുറിച്ച് അതവർക്ക് വന്ന അവസരം, വന്നപ്പോൾ ഇത് ജാലമാണ് പ്രത്യക്ഷമായ (തനി) (8) അതല്ല (അഥവാ, അല്ലെങ്കിൽ) അവർ പറയുന്നുവോ അവ നത് കെട്ടിച്ചമച്ചുവെന്ന് നീ പറയുക ഞാൻ അത് കെട്ടിച്ചമച്ചെങ്കിൽ . എന്നാൽ നിങ്ങൾക്ക് സാധ്യമാകയില്ല, സ്വാധീനമാക്കുന്നില്ല എനി ക്ക്, എനിക്കുവേണ്ടി അല്ലാഹുവിൽ നിന്ന് യാതൊന്നിനും, ഒട്ടും അവൻ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് യാതൊന്നിനെപ്പറ്റി നിങ്ങൾ മുഴുകിക്കൊണ്ടിരിക്കുന്നു അതിൽ അവൻ തന്നെ മതി സാക്ഷിയായി, കണ്ടറിയുന്നവനായി എനിക്കിടയിലും നിങ്ങൾക്കിട യിലും അവൻ, അവൻതന്നെ വളരെ പൊറുക്കുന്നവൻ കരുണാ നിധി അല്ലാഹു എന്നെ യഥാർത്ഥത്തിൽ റസൂലായി നിയോഗിച്ചതല്ലഞാൻ അവന്റെ പേരിൽ കളവ് കെട്ടിപ്പറയുകയാണ് -എന്നുവെക്കുക. എന്നാലവൻ തീർച്ചയായും എന്നെ അതികഠിനമായി ശിക്ഷിക്കാതിരിക്കയില്ല. അത് തടയുവാൻ നിങ്ങൾക്കാ കട്ടെ, മറ്റാർക്കെങ്കിലുമാകട്ടെ കഴിയുന്നതുമല്ല. യഥാർത്ഥത്തിൽ നിങ്ങളുടെ നില പാടാണ് ശിക്ഷാർഹമായിട്ടുള്ളത്. അല്ലാഹു അത് ശരിക്കും കണ്ടറിഞ്ഞുകൊ ണ്ടിരിക്കുന്നുണ്ട്. വേണ്ടുന്ന നടപടി അവൻ എടുത്തുകൊള്ളും. പക്ഷേ, നിരാശ പ്പെടേണ്ടതില്ല. നിങ്ങൾ പശ്ചാത്തപിക്കുന്നപക്ഷം, നിശ്ചയമായും അവൻ നിങ്ങൾക്ക് പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യുന്നതാണ് എന്ന് സാരം.
46:9قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ
(9) (നബിയേ) പറയുക: ഞാൻ റസൂലുകളിൽനിന്നും (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാക ട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്ത് ചെയ്യപ്പെടുമെന്ന് എനിക്ക് അറിയു കയുമില്ല. എനിക്ക് ധ ദിവ്യ ബോധനം പ നൽകപ്പെടുന്നതിനെയ ല്ലാതെ ഞാൻ പിൻപറ്റുന്നില്ല. ഞാൻ, സ്പഷ്ടമായ ഒരു താക്കീതുകാരന ല്ലാതെ (മറ്റൊന്നും) അല്ല. (9) നീ പറയുക ഞാനല്ല, ഞാനായിട്ടില്ല ഒരു പുത്തൻ, നവീ നൻ റസൂലുകളിൽ നിന്ന് എനിക്കറിയുകയുമില്ല എന്നെ ക്കൊണ്ട് ചെയ്യപ്പെടുന്നത് നിങ്ങളെക്കൊണ്ടും ഇല്ല ഞാൻ പിൻപ റ്റുന്നില്ല യാതൊന്നിനെയല്ലാതെ എനിക്ക് വഹ്യ് നൽകപ്പെടുന്ന ഞാനല്ലതാനും ഒരു താക്കീതുകാരനല്ലാതെ പ്രത്യക്ഷമായ ഞാൻ ഒന്നാമതായി രംഗപ്രവേശം ചെയ്ത ഒരു റസൂലല്ല. എന്റെ മുമ്പ് എത്രയോ റസൂലുകൾ കഴിഞ്ഞുപോയിട്ടുണ്ട്. അവരെല്ലാം പ്രബോധനം ചെയ്ത തത്വം തന്നെയാണ് ഞാനും പ്രബോധനം ചെയ്യുന്നത്. ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നുവെച്ച് എല്ലാ കാര്യവും എനിക്കറിയുമെന്ന് ധരിക്കരുത്. എന്നെ ക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തൊക്കെയാണ് ചെയ്യപ്പെടുകനമ്മിൽ എന്തൊക്കെ എനിക്കറിവില്ല. അതെല്ലാം അറിയുന്നതുകൊണ്ടല്ല ഞാൻ ഇതിന് മുതിർന്നിട്ടുള്ളതും.അല്ലാഹുവിൽ നിന്ന് എനിക്ക് വഹ്യ് ലഭിക്കാറുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുകയാണ് ഞാൻ ചെയ്യു ന്നത്. അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി നിങ്ങളെ മുൻകൂട്ടി താക്കീതുചെയ്യുന്ന ഒരാൾ മാത്രമാണ് ഞാൻ. അധികാരവും കൈകാര്യവുമെല്ലാം അല്ലാഹുവിനാണുള്ളത്. എന്നൊക്കെയാണ് മേൽപ്പറഞ്ഞതിന്റെ താൽപര്യം. ഉമ്മുൽ ) (റ) എന്ന വനിതാസ്വഹാബിയിൽനിന്ന് നിവേ ദനം ചെയ്യപ്പെടുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇതാണ്:- അവർ പറയുന്നു: ഉഥ്മാ ർസ്ലഞ്ഞഷ്ടഥ ) മരണം പ്രാപിച്ചപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു താങ്കൾക്ക് കരുണ ചെയ്യട്ടെ, താങ്കളെ തീർച്ചയായും അല്ലാഹു ആദരി നബി ˜ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരി ക്കുന്നുവെന്ന് തനിക്ക് എന്തറിയാം? അദ്ദേഹത്തിന് മരണം വന്നുകഴിഞ്ഞു; അദ്ദേ ഹത്തിന് നന്മയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, അല്ലാഹുവാണ! ഞാൻ അവന്റെ റസൂലായിരിക്കെ, എനിക്കറിഞ്ഞുകൂടാ, എന്നെക്കൊണ്ട് എന്ത് ചെയ്യപ്പെടുമെന്ന്! അപ്പോൾ ഞാൻ പറഞ്ഞു: എനി ഒരി ക്കലും, ഒരാളെക്കുറിച്ചും, ഞാൻ (ബുഖാരി) അല്ലാഹുവിന്റെ ദൂതൻമാരായ പ്രവാചകൻമാർക്കും, സത്യവിശ്വാസികൾക്കും അല്ലാഹു സഹായവും രക്ഷയും നൽകുമെന്നും, സത്യനിഷേധികളെ അവൻ ശിക്ഷിക്കുമെന്നും നബി തിരുമേനി ˜ അറിഞ്ഞുകൂടേ? സ്വഹാബികളിൽപെട്ട മദീനഃയിൽവെച്ച് മരണപ്പെട്ട ഒന്നാമത്തെ സ്വഹാബിയായിരുന്നു ഉഥ്മാ നുബ്നു (റ). അവർ സ്വർഗസ്ഥരായിക്കുമെന്നുപോലും തിരുമേനി പറ യുകയുണ്ടായിട്ടില്ലേ? സത്യവിശ്വാസികളുടെ വിജയവും അവിശ്വാസികളുടെ പരാ ജയവും സംബന്ധിച്ച് പല വാഗ്ദാനങ്ങളും വന്നിട്ടില്ലേ? എന്നി രിക്കെ, ( എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്ത് ചെയ്യ പ്പെടുമെന്ന് എനിക്കറിഞ്ഞുകൂടാ.) എന്ന് പറയുന്നതിന്റെ രഹസ്യമെന്തായിരിക്കും? ഇതിന് ഉത്തരം കാണുവാൻ പ്രയാസമില്ല. മേൽപറഞ്ഞതുപോലെയുള്ള പലതും നബി ˜ അറിയാമെന്നത് ശരിയാണ്. പക്ഷേ, അവയിൽ പലതിന്റെയും വിശ ദവിവരമോ, സൂക്ഷ്മവിവരമോ തിരുമേനിക്ക് അറിയുകയില്ല. അദൃശ്യകാര്യങ്ങ ളിൽ ഏതൊന്നിനെക്കുറിച്ചും അല്ലാഹുവിൽനിന്ന് വഹ്യ്മൂലം ലഭിക്കുന്ന വിവ രമല്ലാതെ നബി തിരുമേനി ˜ ക്കാകട്ടെ, മറ്റാർക്കുമാകട്ടെ, യാതൊന്നും അറിയു കയില്ല. ഉദാഹരണമായി: ആരെല്ലാം വിശ്വസിക്കും. അല്ലെങ്കിൽ വിശ്വസിക്കുക യില്ല. ഓരോ വ്യക്തിയും എത്രകണ്ട് നല്ലവനോ ചീത്തപ്പെട്ടവനോ ആയിരിക്കും, അവർക്ക് ഇൗ ലോകത്ത് എന്തെല്ലാം സംഭവിക്കും, പരലോകത്ത് ഓരോരുത്തരു ടെയും പ്രതിഫലം എങ്ങനെയെല്ലാമായിരിക്കും, സത്യനിഷേധികൾക്ക് എന്തെല്ലാം ആപത്തുകൾ വരാനിരിക്കുന്നു, നബി ˜ യും സത്യവിശ്വാസികളും ഇൗ ലോകത്ത് എന്തെല്ലാം അനുഭവിക്കും, എപ്പോൾ മരിക്കും, അതെങ്ങിനെയിരിക്കും എന്നി ത്യാദി എത്രയോ കാര്യങ്ങളെക്കുറിച്ച് നബി ˜ അറിയുകയില്ലല്ലോ. പ്രത്യേ കിച്ച് വ്യക്തികളെ സംബന്ധിച്ച് അവരുടെ പര്യവസാനം സ്വർഗത്തിലേക്കോ നര കത്തിലേക്കോ എന്നൊന്നും വഹ്യ് കൊണ്ടല്ലാതെ അറിയുവാൻ മാർഗമില്ല. ചുരുക്കം ചില സ്വഹാബികളെപ്പറ്റി അവർ സ്വർഗത്തിന്റെ ആൾക്കാരാണെന്ന് നബി ˜ പ്രസ്താവിച്ചുകാണുന്നത് ശരിയാണ്. ഇത് വഹ്യ്മുഖേന അറിവായ തുകൊണ്ടായിരിക്കുവാനേ മാർഗമുള്ളൂ. ഉഥ്മാനുബ്നു (റ)ന്റെ കാര്യ ത്തിൽ നബി ˜ സൽപ്രതീക്ഷയാണുള്ളതെങ്കിലും അവിടുന്ന് ഒന്നും തീർത്ത് പറയാതിരുന്നത് ആ വിഷയത്തിൽ തിരുമേനിക്ക് പ്രത്യേകമായ അറിവ് ലഭിച്ചി ട്ടില്ലാത്തത് കൊണ്ടുമായിരിക്കും.
46:10–11قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ
(10) (നബിയേ) പറയുക: കണ്ടുവോ, ഇത് ധ ക്വുർ ആൻ പ അല്ലാഹുവിന്റെ പക്കൽനി ന്നായിരിക്കുകയും, അതിൽ നിങ്ങൾ അവിശ്വസിക്കുകയുമാണെങ്കിൽ, ഇതുപോലെയുള്ളതിൽ ഇസ്റാ ഈൽ സന്തതികളിൽ നിന്ന് ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാൾ അതിൽ വിശ്വസി ക്കുകയും, നിങ്ങൾ (വിശ്വസിക്കാ തെ) അഹംഭാവം നടിക്കുകയും, ചെയ്തു(വെങ്കിൽ)? അപ്പോൾ നിങ്ങൾ ധ പ ളായ ജനതയെ അല്ലാഹു നേർമാർഗ സാരം: വാസ്തവത്തിൽ; അല്ലാഹുവിങ്കൽനിന്നുള്ളതാണ്. എന്നി രിക്കെ, നിങ്ങളതിൽ വിശ്വസിക്കാത്തത് അക്രമമാണ്. അതോടുകൂടി, വേദഗ്രമ്ല ങ്ങളുമായി പരിചയമുള്ള ജനതയിൽപെട്ട ചിലരും സിദ്ധാന്തങ്ങൾ ശരിയാണെന്ന് സാക്ഷ്യം വഹിക്കുകയും, അതിൽ വിശ്വസിക്കു കയും ചെയ്തിരിക്കുന്നു. വേദഗ്രമ്ലവുമായി പരിചയമില്ലാത്ത നിങ്ങൾ വിശ്വസി ക്കാതെ ഗർവ്വ് നടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും ന്യായമല്ല. എന്ന് നിങ്ങൾക്കുതന്നെ ആലോചിച്ചറിയാവുന്ന വസ്തുതയാണ്. ഇങ്ങനെ, മനഃ പൂർവ്വം സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ അല്ലാഹു നേർമാർഗത്തി ലാക്കുകയില്ല. സന്തതികളിൽനിന്നുള്ള സാക്ഷി) കൊണ്ടു ദ്ദേശ്യം ആരാണെന്ന് ഉറപ്പിച്ച് പറയുവാൻ നിവൃത്തിയില്ല. അബ്ദുല്ലാഹിബ്നു സലാമാണ് (റ) ഉദ്ദേശ്യമെന്നാണ് പലരും പറയുന്നത്. അദ്ദേഹം യഹൂദി പണ്ഡി തൻമാരിൽ ശ്രേഷ്ഠനായ ഒരാളായിരുന്നു. അറബികളിൽ വരുവാനിരിക്കുന്ന പ്രവാ ചകനെ സംബന്ധിച്ച് തൗറാത്തിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ നബി ˜ വഴി യഥാർത്ഥമായി പുലർന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹം നബി ˜ യിൽ വിശ്വസി ച്ചതെന്ന കാര്യം പ്രസിദ്ധമാണ്. ഇദ്ദേഹത്തെ സംബന്ധിച്ചാണ് ഇൗ വചനം അവ തരിച്ചിരിക്കുന്നതെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീ ഥിൽ വന്നിരിക്കുന്നു. പക്ഷേ, ഇൗ സൂറത്ത് മക്കീസൂറത്തുകളിൽപെട്ടതും, അദ്ദേഹം നബി ˜ യിൽ വിശ്വസിച്ച സംഭവം മദീനഃയിൽവെച്ച് നടന്നതുമാകു ന്നു. അതുകൊണ്ടാണ് സൂറത്ത് മക്കീയാണെങ്കിലും, ഇൗ ആയത്ത് മദനീയാ ണെന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നതും. ഇൗ സാക്ഷികൊണ്ടുദ്ദേശ്യം, അബ്ദു ല്ലാഹിബ്നുസലാമോ (റ) മറ്റേതെങ്കിലും പ്രത്യേകം വ്യക്തിയോ അല്ല, അദ്ദേഹ ത്തെപ്പോലെ തൗറാത്തിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ നബി ˜ യിൽ 10. (11) അവിശ്വസിച്ചവർ വിശ്വസി ച്ചവരെക്കുറിച്ച് പറയുകയാണ്; ഇതൊരു നല്ല കാര്യമായിരുന്നുവെ ങ്കിൽ, ഇതിലേക്ക് ഇവർ ഞങ്ങളെ മുൻകടന്ന് വരുകയില്ലായിരുന്നു. അവർക്ക് ഇതുമൂലം സൻമാർഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവർ പറഞ്ഞേക്കും; ഇതൊരു പഴക്കം ചെന്ന എന്ന്. (11) പറഞ്ഞു, പറയുന്നു അവിശ്വസിച്ചവർ വിശ്വ സിച്ചവരെക്കുറിച്ച് ഇത് (അത്) ആയിരുന്നെങ്കിൽ ഒരു നന്മ, നല്ലത് അവർ ഞങ്ങളെ മുൻകടക്കുകയില്ല അതിലേക്ക് അവർ ഇതുമൂലം സൻമാർഗം പ്രാപിച്ചിട്ടില്ലാത്തതിനാൽ (സ്ലസ്ലസ്ല ഇല്ലാത്തപ്പോൾ) അവർ പറഞ്ഞേക്കും, പറയും ഇതൊരു നുണയാണ്, കള്ള മാണ് പഴഞ്ചൻ, പഴകിയ ഭൗതികനേട്ടങ്ങളും, ഐഹികയശുമാണ് മനുഷ്യന്റെ വലിയ യോഗ്യതയെ ന്നും, അവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യൻ നല്ലവനും, ചീത്തപ്പെട്ടവനുമാ യിരിക്കുന്നതെന്നും ധരിക്കുന്നവരെ ഇന്നും അന്നും ധാരാളം കാണാം. അധമൻമാ ആദ്യം സത്യവിശ്വാസം സ്വീകരിച്ചതെന്ന കാരണത്താൽ തങ്ങൾ വിശ്വസിക്കുവാൻ തയ്യാറില്ലെന്ന് നൂഹ് നബി (അ)യുടെ ജനത അദ്ദേഹ ത്തോട് പറയുകയുണ്ടായി, 111; ഹൂദ്: 27.) വളരെ പഴക്കമുള്ള ഒരു വിശ്വസിച്ചിരുന്ന എല്ലാ വേദക്കാരും അതിൽ സാമാന്യമായി ഉൾപ്പെടും എന്നാണ് മറ്റൊരഭിപ്രായം. ഇതാണ് കൂടുതൽ യുക്തമായി തോന്നുന്നത്. അബ്ദുല്ലാഹി ബ്നുസലാമിനെ (റ) സംബന്ധിച്ചാണ് ഈ ആയത്ത് അവതരിച്ചതെന്ന് ഹദീ ഥിൽ വന്നിട്ടുള്ളതിന്റെ താൽപര്യം. അദ്ദേഹത്തെപ്പോലെ തൗറാത്ത് പഠിച്ചറിഞ്ഞ് നബി ˜ യിൽ വിശ്വസിക്കുവാൻ മുമ്പോട്ട് വന്നവരുടെ വിഷയത്തിൽ അവതരിച്ചു എന്നായിരിക്കാം. മറ്റ് ചില ആയത്തുകളുടെ അവതരണഹേതുക്കൾ വിവരിക്കു മ്പോഴും ഇത്തരം പ്രയോഗങ്ങൾ ഹദീഥുകളിലും, സ്വഹാബികളുടെ പ്രസ്താവ നകളിലും കാണാറുള്ളതാണ്. ഇതിനെപ്പറ്റി മുഖവുരയിൽ നാം വിവരിച്ചിട്ടുള്ളത് ഓർക്കുക. സ്വീകരിക്കുന്നതും, തങ്ങൾക്ക് ലഭിക്കുന്നതുമെല്ലാം നല്ലതും ഇതാണ് ഇത്തരക്കാരുടെ അഭിമതം. ഈ ധാരണ ക്വുറൈശികളും വെച്ച് പോറ്റിയിരുന്നു. അമ്മാർ ( റ), ബിലാൽ (റ), ഖ∫ാബ് (റ), സ്വുഹൈബ് (റ) മുതലായവരെപ്പോലെ, കേവലം അടിമകളോ ദരിദ്രൻമാരോ ആയിരുന്ന സ്വഹാബികളെ ചൂണ്ടിക്കൊണ്ട് ക്വുറൈശികൾ പറയും: മുഹമ്മദ് പ്രബോധനം ചെയ്യുന്ന മതം അത്ര നല്ലതാണെങ്കിൽ ഇത്തരം ആളു മുമ്പോട്ട് മുമ്പോട്ട് വന്നവർ കേവലം പാവങ്ങളായത് ആ മതം കൊള്ളരുതാത്തതാണെ ന്നുള്ളതിന് തെളിവാകുന്നുവെന്നത്രെ അവർ സമർത്ഥിക്കുന്നത്. വാസ്തവത്തിൽ അവർക്ക് അതിനോട് വൈരാഗ്യം ഉണ്ടാകുവാൻ കാരണം, അതിനെപ്പറ്റി അവർ മനിലാക്കാത്തതും, അതിന്റെ മെച്ചം ആസ്വദിച്ചറിയുവാനുള്ള അവസരം അവർക്ക് ലഭിക്കാത്തതുമാണ് എന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു, പഴക്കം ചെന്ന നുണ ( ) എന്ന് അവർ വിശേഷിപ്പിച്ചത്, നബി ˜ യുടെ മുമ്പ് കഴി ഞ്ഞുപോയ പ്രവാചകൻമാരുടെ തൗഹീദ് പ്രസ്ഥാനങ്ങളെയുംകൂടി ഉൾപ്പെടുത്തി ക്കൊണ്ടാകുന്നു. ഏൾപ്പത്ഥഘ സ്ലല (തങ്ങൾക്ക് അറിയാത്തതിന്റെ ശത്രുക്കളായി രിക്കും മനുഷ്യൻമാർ.) എന്ന് ഒരു ആപ്തവാക്യമുള്ളത് പ്രസ്താവ്യമാണ്.
46:12وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ
(12) (ജനങ്ങൾക്ക്) നേതൃത്വം നൽകുന്നതായും, കാരുണ്യമായും കൊണ്ട് മൂസായുടെ ഗ്രമ്ലം ഇതിനു മുമ്പുണ്ട്. അറബിഭാഷയായി ക്കൊണ്ട് (അതിനെ ശരിവെച്ച്) സത്യമാക്കുന്ന ഒരു ഗ്രമ്ലമത്രെ ഇതും. അക്രമം പ്രവർത്തിച്ചവരെ താക്കീത് ചെയ്യാൻവേണ്ടിയും, സുകൃതം ചെയ്യുന്നവർക്ക് സന്തോ ഷവാർത്തയായിക്കൊണ്ടും. (12) ഇതിന്റെ മുമ്പുണ്ട് മൂസായുടെ ഗ്രമ്ലം നേതൃത്വം നൽകുന്നതായിട്ട് (വഴികാട്ടിയായി) കാരുണ്യമായും ഇതും ഒരു ഗ്രമ്ലം, ഇതാ ഒരു ഗ്രമ്ലം സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരി വെക്കുന്ന) അറബിഭാഷയായിക്കൊണ്ട് അത് താക്കീത് (മുന്നറി യിപ്പ്) നൽകുവാൻ വേണ്ടി അക്രമം ചെയ്തവരെ സന്തോഷ വാർത്തയായും നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവർക്ക് തൗഹീദ് സിദ്ധാന്തം ഒരു പഴക്കം ചെന്ന നുണയാണെന്ന് ജല്പിക്കുന്ന ആ മുശ്രിക്കുകൾക്ക് മൂസാ നബി (അ)യുടെ തൗറാത്തിനെപ്പറ്റി തികച്ചും കേട്ടറിവു ണ്ട്. അത് ജനതക്ക് മാർഗദർശനവും നേതൃത്വവും നൽകിയിരു ന്നുവെന്നും, അവർക്ക് അല്ലാഹു നൽകിയ ഒരു അനുഗ്രഹമായിരുന്നു അതെന്നും നിഷേധിക്കാറുമില്ലായിരുന്നു. അപ്പോൾ, ആ സിദ്ധാന്തം നബി ˜ യുടെയോ ഒരു പുതുസിദ്ധാന്തമല്ല. തൗറാത്തിലെ സിദ്ധാന്തത്തെ ശരിവെക്കുക മാത്രമാണ് ചെയ്യുന്നത്. തൗറാത്ത് ബ്രീഭാഷയിലായിരുന്നു. എന്നാൽ സൗകര്യാർത്ഥം -അറ ബിയിലാണുള്ളതും.
46:13–14إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
(13) നിശ്ചയമായും, യാതൊരു കൂട്ടർ ഞങ്ങളുടെ റ∫് അല്ലാഹു പറയുക ധ പ്രഖ്യാപി ക്കുക പ യും, പിന്നീട് ചൊവ്വിന് നില കൊള്ളുകയും ചെയ്തുവോ, അവ രുടെമേൽ യാതൊരു ഭയവും ഇല്ല; അവർ വ്യസനിക്കുകയുമില്ല. (14) അക്കൂട്ടർ സ്വർഗത്തിന്റെ നിത്യ വാസികളായ നിലയിൽ. (അതെ) അവർ പ്രവർത്തിച്ചിരുന്നതിന് (നൽകപ്പെടുന്ന) പ്രതിഫലമായിട്ട്! (13) നിശ്ചയമായും യാതൊരുകൂട്ടർ അവർ പറഞ്ഞു ഞങ്ങളുടെ റ∫് അല്ലാഹുവാണ് (എന്ന്) പിന്നീടവർ ചൊവ്വിന് നില കൊള്ളുകയും ചെയ്തു എന്നാൽ ഒരു ഭയവുമില്ല അവരുടെമേൽ അവർ ഇല്ലതാനും വ്യസനിക്കും (14) അക്കൂട്ടർ സ്വർഗത്തിന്റെ ആൾക്കാരാണ് അതിൽ നിത്യവാസികളായിക്കൊണ്ട് പ്രതിഫലമായിട്ട് അവർ ആയിരുന്നതിന് പ്രവൃത്തിക്കും തൗഹീദിൽ വിശ്വസിക്കുകയും, ആ വിശ്വാസം പ്രഖ്യാപിക്കുകയും, ആ അടി സ്ഥാനത്തിൽ നേർക്കുനേരെ -കാപട്യത്തിനും ദുർന്നടപ്പിനും വശംവദരാകാതെജീവിച്ചുപോരുകയും ചെയ്യുന്നവരുടെ നേട്ടങ്ങൾ ചുരുക്കിപ്പറയുകയാണ്. അല്ലാ ഹുവാണ് തന്റെ റ∫് എന്ന് ശരിക്കും ബോധ്യമുള്ളവന് പരലോകത്തും ഇഹ ലോകത്തും പേടിക്കുവാനെന്തുണ്ട്?! വ്യസനിക്കുവാനെന്തുണ്ട്?! അനിഷ്ടകരമായ വല്ലതും സംഭവിക്കുമെന്ന ഭയമോ, പ്രിയംകരമായ വല്ലതും നഷ്ടപ്പെട്ടേക്കുമെന്ന ഭയമോ അവർക്കുണ്ടാകുവാനുമില്ല.
46:15–16وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ
أُوْلَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ
(15) മനുഷ്യനോട്, അവന്റെ മാതാപിതാക്കളിൽ നന്മ ചെയ്യാൻ നാം ധ ആജ്ഞാ നിർദ്ദേശം പ നൽകിയിരിക്കുന്നു. (മാതാവ്) വിഷമിച്ചു കൊണ്ട് അവനെ ഗർഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവി ക്കുകയും ചെയ്തു. അവന്റെ ഗർഭ (കാല)വും, അവന്റെ (മുലകുടി മാറ്റി ക്കൊണ്ടുള്ള) വേർപാടും (കൂടി) മുപ്പതു മാസമായിരിക്കും. അങ്ങനെ, അവൻ തന്റെ പൂർണ ശക്തി (അഥവാ ശക്തിപ്രായം) എത്തുകയും, നാൽപത് വയി ങ്കൽ എത്തുകയും ചെയ്താൽ അവൻ പറയുന്നതാണ്:എന്റെ റേ∫! എന്റെ മേലും, എന്റെ മാതാപിതാക്ക ളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദി ചെ യ്യാനും, നീ തൃപ്തിപ്പെടുന്ന സൽക്കർമം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേ ണമേ! എന്റെ സന്തതികളിൽ എനിക്ക് നീ നന്മ വരുത്തിത്തരു കയും വേണമേ! നിശ്ചയമായും, ഞാൻ നിന്റെ അടുക്കലേക്ക് പശ്ചാ ത്തപിച്ച് മടങ്ങിയിരിക്കുന്നു; ഞാൻ (16) അങ്ങനെയുള്ളവർ യാതൊരു കൂട്ടരത്രെ, അവർ പ്രവർത്തിച്ചിട്ടുള്ള നല്ലതിനെ അവ രിൽനിന്ന് നാം സ്വീകരിക്കുകയും, അവരുടെ തിന്മകളെ സംബന്ധിച്ച് നാം വിട്ടുകൊടുക്കുകയും ചെയ്യുന്ന താണ്. സ്വർഗത്തിന്റെ ആൾക്കാരി ലായിരിക്കും (അവർ). (അതെ) അവരോട് ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം? (15) നാം വസ്വിയ്യത്ത് (ആജ്ഞാനിർദ്ദേശം) നൽകിയിരിക്കുന്നു മനുഷ്യനോട് അവന്റെ മാതാപിതാക്കളിൽ നൻമ ചെയ്യാൻ അവനെ ഗർഭം ചുമന്നു അവന്റെ ഉമ്മ (മാതാവ്) വിഷമിച്ചുകൊണ്ട് അവനെ അവൾ പ്രസവിക്കുകയും ചെയ്തു വിഷമത്തോടെ അവന്റെ ഗർഭം, ഗർഭം ധരിച്ചത് അവന്റെ വേർപാടും (മുലകുടിമാറ്റലും) മുപ്പതാണ് മാസം അങ്ങനെ അവൻ എത്തിയാൽ, പ്രാപിക്കു മ്പോൾ അവന്റെ പൂർണശക്തി (ശക്തിപ്രായം) എത്തുകയും നാൽപ്പതിങ്കൽ കൊല്ലം (വയ്) അവൻ പറയും എന്റെ റേ∫ എനിക്ക് പ്രചോദനം നൽകേണമേ, തോന്നിക്കണേ, (സാധിപ്പിക്കണേ ) ഞാൻ നന്ദി ചെയ്യാൻ നിന്റെ അനുഗ്രഹത്തിന് നീ അനുഗ്രഹം ചെയ്ത എന്റെ മേൽ എന്റെ മാതാപിതാക്കളുടെ മേലും ഞാൻ പ്രവർത്തിക്കുവാൻ നല്ലത്, സൽക്കർമം നീ തൃപ്തിപ്പെടുന്ന എനിക്ക് നന്നാക്കി (നന്മ വരുത്തി) ത്തരുകയും വേണമേ എന്റെ സന്തതികളിൽ നിശ്ചയമായും ഞാൻ പശ്ചാത്തപിച്ചു, മടങ്ങി നിന്റെ അടുക്കലേക്ക് നിശ്ചയമായും ഞാൻ മുസ്ലിംകളിൽ (കീഴൊതു ക്കമുള്ളവരിൽ) പെട്ടവനുമാണ് (16) അക്കൂട്ടർ യാതൊരുവരാണ് അവരിൽനിന്ന് നാം സ്വീകരിക്കും യാതൊന്നിൽ നല്ലതിനെ അവർ പ്രവർത്തിച്ച നാം വിട്ടുകൊടുക്കയും ചെയ്യും അവ രുടെ തിന്മകളെ സംബന്ധിച്ച് സ്വർഗത്തിന്റെ ആൾക്കാരിൽ സത്യവാഗ്ദാനം അവരായിരുന്നതായ വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന മാതാപിതാക്കളോടുള്ള കടമയെക്കുറിച്ച് ശക്തിയായ ഭാഷയിലും, ആവർത്തിച്ചും പ്രസ്താവിച്ചിരിക്കുന്നത് കാണാം. (നാം വസ്വിയ്യത്ത് ചെയ്തി നൽകിയിരിക്കുന്നു) എന്ന തലക്കെട്ടോടുകൂടിയും, തൗഹീദിന്റെ കൽപനയോട് അനുബന്ധിച്ചുമാണ് പലപ്പോഴും അതിനെപ്പറ്റി പ്രസ്താവിക്കാറുള്ളത്. വിഷയത്തിന്റെ ഗൗരവത്തെയാണ് ഇതെല്ലാം കുറിക്കു ന്നത്. സൂ: ലുക്വ്മാനിൽ കണ്ടതുപോലെ, പിതാവിനെ അപേക്ഷിച്ച് മാതാവി നോടാണ് മനുഷ്യന് കൂടുതൽ ബാധ്യതയുള്ളതെന്ന് ഇവിടെയും അല്ലാഹു ചൂണ്ടി ക്കാട്ടിയിരിക്കുന്നു. മക്കൾക്കുവേണ്ടി അവരുടെ മാതാപിതാക്കൾ അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളും, യാതനകളും മക്കൾക്ക് അറിയുവാൻ കഴിയുന്നത് അവരും മാതാപിതാക്കളായിത്തീരുമ്പോൾ മാത്രമായിരിക്കും. പ്രതിഫലം നിർണയിക്കു അവരോടുള്ള കടപ്പാട്. മാതാപിതാക്കളെ അടിമക ളാക്കി കണ്ടെത്തുകയും, എന്നിട്ടവരെ വിലക്കുവാങ്ങി മോചിപ്പിച്ചുവിടുകയും ചെയ്യുകയാണെങ്കിലല്ലാതെ, അവരോടുള്ള കടപ്പാടിന് പ്രതിഫലം നൽകുവാൻ മക്കൾക്ക് സാധ്യമല്ല നബി ˜ അരുളിച്ചെയ്തിട്ടുള്ളത് സ്മരണീയമാകു ന്നു. (മുസ്ലിം.) മാതാപിതാക്കൾക്കുവേണ്ടി (എന്റെ രക്ഷി താവേ, അവർ രണ്ടുപേരും ചെറുപ്പത്തിൽ എന്നെ പരിപാലിച്ച് വളർത്തിയതു പോലെ, നീ അവർക്ക് കരുണ ചെയ്യേണമേ!) എന്ന് പ്രാർത്ഥിക്കുവാൻ അല്ലാഹു മക്കളോട് കൽപിക്കുന്നു. (സൂ: 24.) സൂറത്ത് ലുക്വ്മാൻ 14 ഉം അതിന്റെ വിവര ണവും ഇവിടെയും ഓർമിക്കുക. ഒരു മാതാവ് ഗർഭവതിയായാൽ മാസ ങ്ങളിൽ പ്രത്യേകിച്ചും -അനുഭവിക്കുന്ന ബുദ്ധിമുട്ടിനും ക്ലേശത്തിനും കണക്കി ല്ല. പ്രസവമാണെങ്കിൽ മരണത്തിന്റെ വക്കോളം അവളെ എത്തിക്കുന്നു. പിന്നീട് മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിന് വേണ്ടി അവൾ അനുഭവി ക്കേണ്ടിവരുന്ന ത്യാഗങ്ങളും വിഷമങ്ങളും പുറമെയും. ചുരുക്കത്തിൽ മുപ്പതിൽ കുറയാത്ത മാസങ്ങൾ തുടർച്ചയായി ഒരു കുട്ടിയെച്ചൊല്ലി മാതാവ് യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കണം. മക്കൾക്കുവേണ്ടി പിതാവിന്റെ ത്യാഗം എത്ര വലു താണെങ്കിലും മാതാവിന്റെതാണ് അതിനെക്കാൾ വമ്പിച്ചതെന്ന് പറയേണ്ടതില്ല. അവരുടെ വാർദ്ധക്യകാലത്ത് അവരെ നന്നായി ശുശ്രൂഷിക്കുകയും, അവരോട് വിനയത്തോടെ പെരുമാറുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അവരോടുള്ള കട പ്പാട് അല്പമെങ്കിലും തീർക്കുവാൻ മക്കൾക്ക് സാധ്യമല്ലതന്നെ. ഗർഭകാലവും, മുലകുടികാലവുംകൂടി മുപ്പത് മാസമാണെന്ന് ഇൗ വച നത്തിൽ പറഞ്ഞുവല്ലോ. മുലകുടിയുടെ പൂർണകാലം രണ്ട് കൊല്ലമാണെന്ന് സൂ: അൽബക്വറഃ 233 ലും പ്രസ്താവിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗർഭകാലം സാധാ രണ ഒമ്പത് മാസവും ഏതാനും ദിവസങ്ങളുമായിരിക്കും. ചിലപ്പോഴെല്ലാം ഏറിയും കുറഞ്ഞും ആകാറുണ്ട്. ഗർഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു മാസം ആകാമെന്ന് ഇൗ വചനത്തിൽനിന്ന് മനിലാക്കുവാൻ കഴിയും. വിവാ ഹാനന്തരം ആറുമാസം കഴിഞ്ഞ ഉടനെ പ്രസവിച്ച ഒരു സ്ത്രീയുടെ പേരിൽ, ആ കുട്ടി തന്റേതല്ലെന്ന് അവളുടെ ഭർത്താവ് ഉഥ്മാൻ (റ)ന്റെ അടുക്കൽ വാദി ക്കുകയുണ്ടായി. ഉഥ്മാൻ (റ) ആദ്യം ആ വാദം ശരിവെക്കുകയും ചെയ്തു. എങ്കിലും ഇൗ ആയത്തിന്റെ അടിസ്ഥാനത്തിൽ അലി (റ) ചൂണ്ടിക്കാട്ടിയതനുസ രിച്ച് അദ്ദേഹം പിന്നീട് ആദ്യവിധി മാറ്റുകയും, ഗർഭകാലം ആറുമാസം മാത്രം ആവാനിടയുണ്ടെന്നും, കുട്ടി ഭർത്താവിന്റേത് തന്നെയാണെന്നും തീരുമാനിക്കു കയും ചെയ്തു. ( ) മിക്ക പണ്ഡിതൻമാരും അലി (റ)യുടെ അഭി പ്രായം സ്വീകരിച്ചവരാകുന്നു. വൈദ്യശാസ്ത്രപടുക്കളും ഇൗ അഭിപ്രായം ശരി വെച്ചിട്ടുണ്ടെന്ന് ഇമാം റാസീ (റ) പ്രസ്താവിച്ചിരിക്കുന്നു. ഗർഭകാലവും മുലകുടികാലവുംകൂടി മുപ്പത് മാസമെന്ന് പറഞ്ഞിരിക്ക ഏറ്റക്കുറവനുസരിച്ച് മുലകുടികാലത്തും ഏറ്റക്കുറവ് വരുത്തേണ്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. അതായത് ആറുമാസം കൊണ്ട് പ്രസവിച്ച കുട്ടിക്ക് രണ്ട് കൊല്ലം. ഒമ്പത് മാസംകൊണ്ട് പ്രസവിച്ച കുട്ടിക്ക് ഇരുപത്തൊന്നുമാസം എന്ന തോതിൽ മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ ആരോഗ്യപരമായി നോക്കുമ്പോൾ ഇൗ അഭിപ്രായം ഒരു നല്ല അഭിപ്രായമാണെന്ന് കാണാം. മുലകുടി പൂർത്തിയായി നിർവ്വഹിക്കുന്നവർക്കാണ് രണ്ട് കൊല്ലക്കാലം പറഞ്ഞിട്ടുള്ളതെന്നും, വേണ്ടിവന്നാൽ മാതാപിതാക്കൾ കൂടിയാലോചിച്ച് അതിൽ വ്യത്യാസപ്പെടുത്താമെന്നും സൂറത്തുൽ ബക്വറഃയിലെ 233 -ാം ആയത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാണ്. മനുഷ്യന്റെ വിവേകബുദ്ധിക്ക് പക്വതയും പാകതയും എത്തുന്ന പ്രായ മാണ് നാൽപത് വയ്. പ്രവാചകൻമാർക്ക് പ്രവാചകത്വം ലഭിക്കുന്നതും മിക്ക വാറും നാൽപത് വയിലാണെന്നാണ് അറിയപ്പെടുന്നത്. ഏറെക്കുറെ മുപ്പത്തി മൂന്ന് വയ് മുതൽ യുവത്വത്തിന്റെതായ പ്രത്യേകതകളിൽ മാറ്റം വന്നുകൊ ണ്ടിരിക്കുകയും, പകരം പാകതയുടെയും പരിചയത്തിന്റെയും വിശേഷതകൾ മനുഷ്യനിൽ സ്ഥലം പിടിക്കുകയും ചെയ്യുന്നു. നാൽപത് തികയുമ്പോഴേക്കും അത് അതിന്റെ പൂർണാവസ്ഥ പ്രാപിക്കുന്നു. അനന്തരം ഏറെക്കുറെ അറുപതു വരേക്കും വലിയൊരു മാറ്റം കൂടാതെ ആ നില തുടരുകയും, പിന്നീട് ഗതി കീഴ്പോട്ട് മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാഹചര്യങ്ങൾക്കും പരിതഃസ്ഥി തികൾക്കും അനുസരിച്ച് വ്യത്യാസം കാണാമെങ്കിലും പൊതുനില ഇതാണ്. ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാൽപതിങ്കൽ എത്തു മ്പോൾ മനുഷ്യൻ അവന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞുനോക്കുന്ന പക്ഷം, ഒരു വശത്ത് അവന്റെ മാതാപിതാക്കളെയും, മറുവശത്ത് തന്റെ സന്താനങ്ങളെയും അവന് കാണാം. ഇരുകൂട്ടരുമായും തനിക്കുള്ള കെട്ടുപാടുകളും, ഓരോ വശ ത്തൂടെ തന്റെ മേലുള്ള കടപ്പാടുകളും, ഭൂതഭാവി സ്മരണകളും അവന്റെ മനിൽ ഉദയം ചെയ്യുന്നു.അങ്ങനെ, അവൻ അതാ പ്രാർത്ഥിക്കുന്നു; (എന്റെ തുടങ്ങി ഞാൻ മുസ്ലിംകളിൽ അവൻ തന്നെക്കുറിച്ചും,തന്റെ മാതാപിതാ ക്കളെക്കുറിച്ചും, മക്കളെക്കുറിച്ചും ബോധവാനുമായിത്തീരുന്നു. എല്ലാവരുടെയും നന്മക്കുവേണ്ടി അവൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലാ ഹുവിന്റെ പ്രീതിയാണ് എല്ലാ നന്മയിലും വെച്ച് അവൻ പ്രധാനമായിക്കാണുന്ന തും. കേവലം, സത്യവിശ്വാസിയായ നല്ല മനുഷ്യനിൽ സ്വാഭാവികമായും ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ട തുമായ ഒരു സ്ഥിതിവിശേഷമാണ് ഇൗ വചനം മുഖേന അല്ലാഹു ചിത്രീകരിക്കുന്നത്. ഇങ്ങനെയുള്ള വിശിഷ്ടൻമാർക്ക് അല്ലാ നേട്ടങ്ങളും വിവരിച്ചിരിക്കുന്നു. അങ്ങനെ യുള്ള ഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ. അടുത്ത വച നത്തിൽ ദുഷ്ടരായ മക്കളെപ്പറ്റി വിവരിക്കുന്നു:-
46:17–19وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ
أُوْلَـٰٓئِكَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ
وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ
(17) തന്റെ മാതാപിതാക്ക ളോട് (ഇപ്രകാരം) പറയുന്നവനാക ട്ടെ, ച്ഛെ! നിങ്ങൾ രണ്ടാളും! എനിക്ക് നിങ്ങളോട് അറപ്പും വെറുപ്പും തോന്നുന്നു! എന്റെ മുമ്പ് (പല) തല മുറകൾ കഴിഞ്ഞുപോയിട്ടുണ്ട്. (ആരും പുറത്ത് വന്നിട്ടില്ല.) എന്നിരി ക്കെ, ഞാൻ (മരണശേഷം) പുറത്ത് കൊണ്ടുവരപ്പെടുമെന്ന് നിങ്ങൾ എന്നെ താക്കീത് അവർ രണ്ടുപേരുമാകട്ടെ, അല്ലാഹുവിനോട് സഹായമഭ്യർത്ഥി ച്ചുകൊണ്ടുമിരിക്കുന്നു; (അവർ പറയുന്നു;) നിന്റെ നാശം! നീ വിശ്വസിച്ചേക്കുക! നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർത്ഥ അവൻ പറയുന്നു; ഇത് പൂർവ്വികൻമാരുടെ പുരാ ണകഥകളല്ലാതെ (മറ്റൊന്നും) (18) (ഇങ്ങനെയുള്ള) അക്കൂട്ടർ, തങ്ങളുടെ മേൽ (ശിക്ഷയുടെ) വാക്ക് യഥാർത്ഥമായിത്തീർന്നിട്ടുള്ളവരത്രെ; (അതെ) ജിന്നുകളിൽനിന്നും മനുഷ്യ രിൽ നിന്നും അവരുടെ മുമ്പ് കഴി ഞ്ഞുപോയ സമുദായങ്ങളുടെ കൂട്ട ത്തിൽ! (കാരണം) നിശ്ചയമായും, അവർ നഷ്ടപ്പെട്ടവരാകുന്നു. (19) എല്ലാവർക്കുമുണ്ട് അവർ പ്രവർത്തിച്ചതനുസരിച്ച് പദവികൾ. (അതുകൊണ്ടും) അവർക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് (പ്രതിഫലം) നിറ വേറ്റിക്കൊടുക്കുവാൻവേണ്ടിയും ആകുന്നു (അത്). അവർ അക്രമിക്ക പ്പെടുകയില്ലതാനും. (17) പറഞ്ഞ (പറയുന്ന) വനാകട്ടെ തന്റെ മാതാപിതാ(ജന യിതാ)ക്കളോട് ച്ഛെ,ഫ്ഫെ (വെറുപ്പ്, അറപ്പ്) നിങ്ങളോട് നിങ്ങൾ രണ്ടാളും എന്നോട് വാഗ്ദത്തം (താക്കീത്) ചെയ്യുകയോ ഞാൻ (എ ന്നെ) പുറത്തുകൊണ്ട് വരപ്പെടുമെന്ന് കഴിഞ്ഞുപോയിട്ടുണ്ട് എന്നിരിക്കെ തലമുറകൾ, കാലക്കാർ എന്റെ മുമ്പ് അവർ രണ്ടു പേരും സഹായമഭ്യർത്ഥിച്ചുകൊണ്ടുമിരിക്കുന്നു അല്ലാഹുവിനോട് നിന്റെ നാശം, കഷ്ടം നീ വിശ്വസിക്കുക നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർത്ഥമാണ് അപ്പോൾ അവൻ പറയുന്നു, പറയും ഇതല്ല പുരാണങ്ങൾ (പഴങ്കഥകൾ , ഐതിഹ്യങ്ങൾ) അല്ലാതെ പൂർവ്വികൻമാരുടെ (18) അക്കൂട്ടർ യാതൊരുവരാണ് അവരിൽ യഥാർത്ഥമായി (സ്ഥാപിതമായി)രിക്കുന്നു വാക്ക്, വാക്യം സമുദായങ്ങളിൽ (സമുദായങ്ങളുടെ കൂട്ടത്തിൽ) കഴിഞ്ഞുപോയിട്ടുള്ള അവരുടെ മുമ്പ് ജിന്നിൽനിന്ന് മനുഷ്യരിൽ നിന്നും നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി നഷ്ടക്കാർ (19) എല്ലാവർക്കുമുണ്ട് ചില പദവികൾ അവർ പ്രവർത്തി ച്ചതിന് , പ്രവർത്തിച്ചത് മൂലം അവർക്ക് അവൻ നിറവേറ്റിക്കൊടുക്കു വാനും അവരുടെ പ്രവർത്തനങ്ങൾ, കർമങ്ങൾ അവർ അക്ര മിക്കപ്പെടുകയുമില്ല സത്യവിശ്വാസികളും, മക്കളുടെ നന്മയിൽ ആകാംക്ഷയുള്ളവരുമായ മാതാ പിതാക്കളും, പരലോകജീവിതത്തിൽ വിശ്വസിക്കാത്തവനും മാതാപിതാക്കളോട് പരുഷമായി പെരുമാറുന്നവനുമായ മകനും തമ്മിൽ നടക്കുന്ന ഒരു സംഭാഷണ മാതൃകയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവർ അവനെ സത്യവിശ്വാസത്തി ലേക്ക് ക്ഷണിക്കുന്നു.അവൻ പറഞ്ഞ് അറപ്പും വെറുപ്പും പ്രകടിപ്പിച്ചുകൊണ്ട് കയർക്കുകയും, കുതർക്കം പറയുകയുമാണ് ചെയ്യുന്നത്. മരണപ്പെട്ടശേഷം വീണ്ടും ഞാൻ എഴുന്നേൽപിക്കപ്പെടുമെന്നും, എന്നിട്ട് എന്റെ കർമങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമെന്നുമാണോ നിങ്ങൾ പറ യുന്നത്?! എത്രയോ തലമുറകൾ ഇതിനുമുമ്പ് കഴിഞ്ഞുപോയി. അവരാരും തിരിച്ചു വന്നിട്ടില്ലല്ലോസ്ലസ്ലസ്ലസ്ല'എന്നിങ്ങനെ പരലോക നിഷേധികൾ പണ്ടു മുതൽക്കേ പറഞ്ഞുവന്ന അതേ വാക്കുകൾ തന്നെ ഇവനും പറയുന്നു. പുത്ര വാൽസല്യവും, അവന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആ മാതാപിതാക്കളെ ധർമസങ്കടത്തിലാക്കുന്നു. അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു; അവനെ ഗുണദോഷിക്കുന്നു; വീണ്ടും വീണ്ടും ഉപദേശിക്കുന്നു. അവൻ അതൊന്നും ചെവി ഗുണകാംക്ഷികളായ ആ മാതാപിതാ ക്കളോട് അവന് അനുഭാവം പോലും പ്രകടമാകുന്നില്ല. "അതൊക്കെ ചില പഴഞ്ചൻ അന്ധവിശ്വാസങ്ങളാണ്, യുക്തിക്ക് നിരക്കാത്തതാണ്, അതൊന്നും വിശ്വസിക്കുവാൻ എനി ആളെകിട്ടുക യില്ലസ്ലസ്ലസ്ലസ്ല.'എന്നൊക്കെ പ്രസംഗിച്ചുകൊണ്ട് അവൻ സ്വയം ജയഭേരി മുഴക്കുകയാണ് ചെയ്യുന്നത്. അല്ലാഹു ഉപമാരൂപത്തിൽ വിവരിച്ച ഇത്തരം സംഭവങ്ങളൊന്നും കേവലം സങ്കൽപങ്ങളല്ല. അതും, അതില ധികവും ഇന്ന് ധാരാളക്കണക്കിൽ നടന്നുവരുന്ന പരമാർത്ഥങ്ങളാണ്. പരലോകനിഷേധികളായിക്കൊണ്ട് ജിന്ന്വർഗത്തിലും മനുഷ്യവർഗ ത്തിലും എത്രയോ ആളുകൾ കഴിഞ്ഞുപോയിട്ടുണ്ട്. അവരെല്ലാം അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രവാൻമാരായിത്തീർന്നിരിക്കുകയാണ്. അക്കൂട്ടത്തിൽ ഇൗ ഭൗതി കൻമാരും ഉൾപ്പെടുന്നു. നിഷേധികളുടെ ആധിക്യം അല്ലാഹുവിന്റെ ശിക്ഷാന ടപടികൾക്ക് തട മല്ല. ഓരോരുത്തന്റെയും കർമഫലങ്ങൾനല്ലതാകട്ടെ, ചീത്ത ശരിക്കും നീതിനിഷ്ഠയോടെ പൂർത്തിയാക്കിക്കൊടുക്കാതിരി ക്കുകയില്ല.
46:20وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذۡهَبۡتُمۡ طَيِّبَٰتِكُمۡ فِي حَيَاتِكُمُ ٱلدُّنۡيَا وَٱسۡتَمۡتَعۡتُم بِهَا فَٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَسۡتَكۡبِرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَفۡسُقُونَ
(20) അവിശ്വസിച്ചവർ നരകത്തിങ്കൽ പ്രദർശിപ്പിക്കപ്പെ ടുന്ന ദിവസം (അവരോട് പറയപ്പെ ടും): നിങ്ങളുടെ വിശിഷ്ടവസ്തു ക്കളെ (ല്ലാം) നിങ്ങളുടെ ഐഹിക ജീവിതത്തിൽ വെച്ച് നിങ്ങൾ പാഴാ ക്കിക്കളയുകയും, അവകൊണ്ട് നിങ്ങൾ സുഖമെടുക്കുകയും ചെ യ്തു. എനി, ഇന്ന് നിങ്ങൾക്ക് നിന്ദ്യ തയുടെ ശിക്ഷ പ്രതിഫലം നൽക പ്പെടുന്നു; (കാരണം:) നിങ്ങൾ, ഭൂമി യിൽ ന്യായമില്ലാത്തവിധം അഹം ഭാവം നടിച്ചിരുന്നത്കൊണ്ടും, നിങ്ങൾ തോന്നിയവാസം പ്രവർത്തി ച്ചിരുന്നതുകൊണ്ടും (തന്നെ). (20) നിങ്ങൾ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു അവകൊണ്ട് എനി (അതിനാൽ) ഇന്ന് നിങ്ങൾക്ക് പ്രതി ഫലം നൽകപ്പെടുന്നു നിന്ദ്യതയുടെ ശിക്ഷ നിങ്ങളായിരുന്ന തുകൊണ്ട് നിങ്ങൾ അഹംഭാവം നടിക്കും ഭൂമിയിൽ ന്യായമല്ലാത്തവിധം , ശരിക്കല്ലാതെ നിങ്ങളായിരുന്നത്കൊണ്ടും തോന്നിയവാസം പ്രവർത്തിക്കും. ഭൂമിയിൽ വെച്ച് നിങ്ങൾക്ക് ലഭിച്ച എല്ലാ നല്ല വസ്തുക്കളെയും, നിങ്ങളുടെ ഐഹികസുഖങ്ങൾക്കും അന്തിനുംവേണ്ടി നിങ്ങൾ വിനിയോഗിച്ച് നശിപ്പിച്ചു; നിങ്ങളുടെ ഭാവിക്ക് ഉപയോഗപ്പെടുമാറ് അവയൊന്നും നിങ്ങൾ കൈകാര്യം ചെയ്തില്ല; ഗർവ്വിഷ്ഠരും തോന്നിയവാസികളുമായി നിങ്ങൾ കാലം കഴിച്ചു; മര ണാനന്തരകാര്യത്തെപ്പറ്റി ചിന്തിച്ചതേയില്ല; അതുകൊണ്ട് എനി നിങ്ങൾക്ക് അങ്ങേ അറ്റം അപമാനത്തിന്റെയും നിന്ദ്യതയുടെയും ശിക്ഷയാണ് ഇവിടെ ലഭിക്കുവാ നുള്ളത് എന്ന് സാരം. ഐഹികസുഖസൗകര്യങ്ങളിൽ മുഴുകുകയും അവയെ അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്നവർക്കെല്ലാം ഇതിൽ താക്കീതുണ്ട്.അത്യാവശ്യമായ അളവിൽ മാത്രം ഐഹികവിഭവങ്ങൾ നന്ദിപൂർവ്വം ഉപയോഗപ്പെടുത്തുക, സുഖാഡംബരങ്ങൾ മനഃപൂർവ്വം ത്യജിക്കു ക, ഇതാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. നബി ˜ യും, സ്വഹാബത്തും നമുക്ക് കാണിച്ച് തന്നിട്ടുള്ളതും അതാണ്. വിഭാഗം- 3
46:21۞وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ
(21) ആദ് (ഗോത്രത്തി)ന്റെ സഹോദരനെ (ഹൂദിനെ) ഓർമിക്കു ക. അതായത്, അഹ്ക്വാഫിൽ വെച്ച് അദ്ദേഹം തന്റെ ജനതയെ താക്കീതു ചെയ്ത സന്ദർഭം; അദ്ദേഹത്തിന്റെ മുമ്പിലും പിമ്പിലും (പല) താക്കീ തുകാർ കഴിഞ്ഞുപോയിട്ടുമുണ്ട്, നിങ്ങൾ അല്ലാഹുവിനെയല്ലതെ ആരാധിക്കരുത്; നിശ്ചയമായും ഞാൻ നിങ്ങളുടെമേൽ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെ (21) ഓർക്കുക ആദിന്റെ സഹോദരനെ അദ്ദേഹം താക്കീത് (മുന്നറിയിപ്പ്) നൽകിയപ്പോൾ തന്റെ ജനതക്ക് അഹ്ക്വാഫിൽവെച്ച് കഴിഞ്ഞുപോയിട്ടുമുണ്ട് താക്കീതുകാർ അദ്ദേഹത്തിന്റെ മുന്നിൽ പിന്നിലും നിങ്ങൾ ആരാധിക്കരുതെന്ന് അല്ലാ ഹുവിനെയല്ലാതെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു നിങ്ങളുടെ മേൽ ഒരു ദിവസത്തിലെ ശിക്ഷ വമ്പിച്ച യമനിന്റെയും, ഹദ്വർമൗത്തിന്റെയും ഇടയ്ക്ക് അറേബ്യയുടെ തെക്കേ കട ലോരപ്രദേശങ്ങളിൽ പാറക്കുന്നുകൾക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണൽഭൂ മികളാണ് അഹ്ക്വാഫ് ( ) ഹൂദ് നബി (അ)യുടെ ജനതയായ ആദ് ഗോത്ര ത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റ് പല പ്രവാചകൻമാരും ചെയ്തതു പോലെ അദ്ദേഹം അവരെ തൗഹീദിലേക്ക് ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവർ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ വിവരിക്കുന്നത്. (ആദിനെക്കുറിച്ച് സൂ: 123 - 140 വചനങ്ങളിൽ പ്രസ്താവിച്ചത് ഓർക്കു ക.) ഭൂപടം 2 നോക്കുക.
46:22–23قَالُوٓاْ أَجِئۡتَنَا لِتَأۡفِكَنَا عَنۡ ءَالِهَتِنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
قَالَ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرۡسِلۡتُ بِهِۦ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ
(22) അവർ പറഞ്ഞു: ഞങ്ങളുടെ ആരാധ്യൻമാരിൽ (ദൈവങ്ങളിൽ) നിന്ന് ഞങ്ങളെ തിരിച്ചുവിടു വാൻവേണ്ടി നീ ഞങ്ങളുടെ അടു ക്കൽ വന്നിരിക്കുകയാണോ?! എന്നാൽ, നീ ഞങ്ങളോട് വാഗ്ദത്തം ചെയ്യുന്നത് ധ താക്കീത് ചെയ്യുന്ന ശിക്ഷ പ ഞങ്ങൾക്ക് കൊണ്ടുവന്നു തരികനീ സത്യവാൻമാരിൽ പെട്ട (23) അദ്ദേഹം പറഞ്ഞു: നിശ്ചയ മായും, (അതിന്റെ) അറിവ് അല്ലാഹു വിങ്കൽ മാത്രമാണ്. ഞാൻ യാതൊ ന്നുമായി നിയോഗിച്ചയക്കപ്പെട്ടിരി ക്കുന്നുവോ അത് നിങ്ങൾക്ക് എത്തി ച്ചുതരുകയാണ്. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാൻ (22) അവർ പറഞ്ഞു നീ ഞങ്ങളിൽ വന്നിരിക്കയാണോ നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാൻ യ്യിഥ ഞങ്ങളുടെ ദൈവങ്ങളിൽനിന്ന് എന്നാൽ നീ ഞങ്ങൾക്ക് വാ നീ ഞങ്ങളോട് വാഗ്ദത്തം ചെയ്യുന്ന തുംന്ന കൊണ്ട് നീ ആണെങ്കിൽ സത്യം പറയുന്നവരിൽ (23) അദ്ദേഹം പറഞ്ഞു നിശ്ചയമായും അറിവ് അല്ലാഹുവി ങ്കലാണ് ഞാൻ നിങ്ങൾക്ക് എത്തിച്ചുതരുന്നു ഞാൻ ഏതു മായി അയക്കപ്പെട്ടുവോ അത് എങ്കിലും(പക്ഷേ) ഞാൻ നിങ്ങളെ ഞാൻ കാണുന്നു ഒരു ജനതയായി അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന ഹൂദ് നബി (അ)യുടെ ഉപദേശത്തിന്റെയും, അതിന് അവരിൽനിന്നുണ്ടായ പ്രതി കരണത്തിന്റെയും രത്നച്ചുരുക്കമാണിത്. അവർക്ക് ഭവിച്ച ശിക്ഷയെക്കുറിച്ചാണ് തുടർന്നു പറയുന്നത്. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഒരു കാർമേഘം ചക്രവാളത്തിൽ പൊന്തിവരുന്നത് അവർ കാണുകയുണ്ടായി. ഇത വരുടെ ശിക്ഷയുടെ മുന്നോടിയായിരുന്നു.
46:24–25فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ
تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ
(24) അങ്ങനെ, അത് ആ ശിക്ഷ തങ്ങളുടെ താഴ്വരകളെ അഭി മുഖീകരിച്ചുകൊണ്ട് (വെളിപ്പെട്ട്) ഒരു മേഘമായിക്കണ്ടപ്പോൾ അവർ പറഞ്ഞു: ഇതാ,നമുക്ക് മഴ നൽകുന്ന ഒരു മേഘം (വെളിപ്പെടു ല്ല - ) പേ ക്ഷ , ത് നിങ്ങൾ യാതൊന്നിനെപ്പറ്റി ധൃതികൂ ട്ടിയോ അതാണ്; (അതെ) വേദനയേ റിയ ശിക്ഷ ഉൾക്കൊള്ളുന്ന ഒരു (ഭ യങ്കര) കാറ്റ്! (25) (ആ കാറ്റ്) അതിന്റെ റ∫ിന്റെ കല്പനപ്രകാരം എല്ലാ വസ്തുക്കളെയും തകർത്തു (നശിപ്പി ച്ചു) അവർ, പ്രഭാ തവേളയിൽ തങ്ങളുടെ വാസസ്ഥല ങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെ ടാത്ത വിധത്തിലായിത്തീർന്നു. കുറ്റ വാളികളായ ജനതക്ക് അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു. (24) അങ്ങനെ (എന്നിട്ട്) അവർ അത് കണ്ടപ്പോൾ വെളിപ്പെട്ട തായി, മേഘമായിട്ട് അഭിമുഖീകരിച്ച് (മുന്നിട്ട്) വരുന്ന അവരുടെ താഴ്വരകളെ അവർ പറഞ്ഞു ഇതാ ഒരു മേഘം (വെളിപ്പെടുന്നു) നമുക്ക് മഴ നൽകുന്ന എങ്കിലും അത് നിങ്ങൾ ധൃതികൂട്ടി യതാണ് അതിന് ഒരു കാറ്റ് അതിലുണ്ട് (അതുൾക്കൊള്ളുന്നു) വേദനയേറിയ ശിക്ഷ (25) അത് തകർക്കും എല്ലാ വസ്തു വെയും അതിന്റെ റ∫ിന്റെ കൽപനപ്രകാരം എന്നിട്ട് അവർ (രാ വിലെ) ആയിത്തീർന്നു കാണപ്പെടാത്തവിധം അവരുടെ വാസ സ്ഥലങ്ങളല്ലാതെ അപ്രകാരം നാം പ്രതിഫലം നൽകുന്നു കുറ്റവാളികളായ ജനതക്ക് എഴ് രാവും എട്ട് പകലും നീണ്ടുനിന്ന അത്യുഗ്രമായ ആ കൊടുങ്കാറ്റ് അവരെ മുഴുവനും നാമാവശേഷമാക്കി; അവരുടെ വാസസ്ഥലമായ ആ പ്രദേശം ഒഴിച്ച് മറ്റെല്ലാം നശിച്ചുപോയി എന്ന് സാരം. (റ) നിവേദനം ചെയ്യുന്നു; ശക്തി യായി കാറ്റടിച്ച് തുടങ്ങിയാൽ നബി ˜ ഇപ്രകാരം പറഞ്ഞിരുന്നു: (അല്ലാഹുവേ! ഇതിന്റെ ഗുണവും ഇതുൾക്കൊള്ളുന്നതിന്റെ ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. ഇതിന്റെ ഗുണവും, ഇതുൾക്കൊള്ളുന്നതിന്റെ ഗുണവും, ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. ദാഷത്തിൽനിന്നും, ഇതുൾക്കൊള്ളുന്നതിന്റെ ദോഷത്തിൽനിന്നും, ഇത് അയ ക്കപ്പെട്ടതിലുള്ള ദോഷത്തിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.) അങ്ങ നെ, അന്തരീക്ഷത്തിന് ഭാവഭേദം വന്നാൽ, തിരുമേനിക്ക് (പരിഭ്രമം നിമിത്തം നിറ മാറ്റം വരുകയും, അവിടുന്ന് അകത്തും, പുറത്തും, മുമ്പോട്ടും. പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താൽ അവിടുത്തേക്ക് ആശ്വാസ മാകും. ഇതിനെപ്പറ്റി ഞാൻ തിരുമേനി യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ഇതാ നമുക്ക് മഴ നൽകുന്ന ഒരു കാർമേഘം വെളിപ്പെടുന്നു ( സ്ലളഞ്ചക്ഷക്ത ഏന്മഴ ) എന്ന് ആദ് ജനത പറഞ്ഞത്പോലെ ആയേക്കുമോ അതെന്ന് എനിക്കറിയുകയി തി; ന.) ആപൽസാധ്യതയുള്ള വല്ല സംഭവങ്ങളും കാണുമ്പോൾ, ആപത്തിനെ ഭയപ്പെടുകയും, വിനയത്തോടും ഭക്തിയോടുംകൂടി അല്ലാഹുവോട് രക്ഷക്കപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇതിൽനിന്ന് മനിലാക്കാം. ആപ ത്തുകൾ, എപ്പോഴാണ്, എങ്ങനെയൊക്കെയാണ് സംഭവിക്കുകയെന്ന് നമുക്കറി യുകയില്ലല്ലോ. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
46:26وَلَقَدۡ مَكَّنَّـٰهُمۡ فِيمَآ إِن مَّكَّنَّـٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
(26) നിങ്ങൾക്ക് നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തിൽ (പലതിനും) തീർച്ച യായും അവർക്ക് (ആദിന്) നാം സൗകര്യം നൽകുകയുണ്ടായി. അവർക്ക് നാം കേൾവിയും, കാഴ്ചകളും ഹൃദയങ്ങളും നൽകി യിരുന്നു.എന്നാൽ, അവരുടെ കേൾവിയാകട്ടെ, കാഴ്ചകളാകട്ടെ, ഹൃദയങ്ങളാകട്ടെ, ഒട്ടും തന്നെ അവർക്ക് ഉപകരിച്ചില്ല; അല്ലാഹു ആ യ ധ ല ക്ഷ്യ ദൃ ഷ്ടാന്തം പ കളെ അവർ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ! ഏതൊന്നി നെക്കുറിച്ച് അവർ പരിഹസിച്ചുകൊ ണ്ടിരുന്നുവോ അത് ധ ആ ശിക്ഷ പ അവരിൽ വലയം ചെയ്കയും ചെയ്തു. (26) തീർച്ചയായും അവർക്ക് നാം സൗകര്യം (സ്വാധീനം) നൽകി യാതൊന്നിൽ നിങ്ങൾക്ക് നാം സൗകര്യം നൽകിയിട്ടില്ലാത്ത അതിൽ അവർക്ക് നാം ഉണ്ടാക്കുകയും (നൽകുകയും) ചെയ്തു കേൾവി കാഴ്ചകളും ഹൃദയങ്ങളും എന്നിട്ട് പര്യാപ്തമാ ക്കിയില്ല (ഉപകരിച്ചില്ല) അവർക്ക് അവരുടെ കേൾവി അവ രുടെ കാഴ്ചകളും ഇല്ല അവരുടെ ഹൃദയങ്ങളുമില്ല യാതൊന്നും (ഒട്ടും) തന്നെ അവരായിരുന്നതിനാൽ നിഷേധിച്ചുകൊണ്ടിരി ക്കുക അല്ലാഹുവിന്റെ ആയത്തുകളെ അവരിൽ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു യാതൊരുകാര്യം അതിനെപ്പറ്റി അവരായിരുന്നു പരിഹസിച്ചുകൊണ്ടിരിക്കും. സാരം: കയ്യൂക്ക്, മെയ്യൂക്ക്, സാമ്പത്തികാഭിവൃദ്ധി മുതലായ പലതിലും നിങ്ങ ളെക്കാൾ മികച്ചവരായിരുന്നു അവർ. കാര്യങ്ങൾ കണ്ടറിയുവാനുള്ള കണ്ണും കരുത്തും ബുദ്ധിശക്തിയുമെല്ലാം അവർക്കുണ്ടായിരുന്നു. അതൊന്നും അവർ
46:27–28وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ
فَلَوۡلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرۡبَانًا ءَالِهَةَۢۖ بَلۡ ضَلُّواْ عَنۡهُمۡۚ وَذَٰلِكَ إِفۡكُهُمۡ وَمَا كَانُواْ يَفۡتَرُونَ
(27) നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പി ക്കുകയുണ്ടായിട്ടുണ്ട്; അവർ ധ ആ രാജ്യക്കാർ പ മടങ്ങുവാൻ വേണ്ടി, "ആയത്തു' (ലക്ഷ്യം) കളെ നാം വിവിധ രൂപത്തിൽ വിവരിക്കുകയും ചെയ്തു. ധ അവർ സ്വീകരിച്ചില്ല. അതാണ് കാരണം. പ (28) അല്ലാഹുവിന്പുറമെ (അ വങ്കലേക്ക്) ഒരു സാമീപ്യകർമമായി ക്കൊണ്ട് ആരാധ്യൻമാരായി അവർ സ്വീകരിച്ചുവെച്ചവർ, അപ്പോൾ എന്തുകൊണ്ട് അവരെ സഹായി ച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവർ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അത്, അവരുടെ കള്ള (വാ ദ) വും, അവർ കെട്ടിച്ചമച്ചിരുന്നതു മത്രെ. (27) നാം നശിപ്പിച്ചിട്ടുണ്ട് നിങ്ങളുടെ ചുറ്റുപാടിലുള്ളത് രാജ്യങ്ങളിൽനിന്ന് നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവ രിച്ചു) ആയത്തുകളെ അവർ മടങ്ങുവാൻ, മടങ്ങിയേക്കാമല്ലോ (28) അപ്പോൾ അവരെ സഹായിക്കാത്തതെന്ത്, എന്തുകൊണ്ട് സഹാ യിച്ചില്ല അവർ ആക്കി (സ്വീകരിച്ചു)വെച്ചവർ അല്ലാഹുവിനു പുറമെ സാമീപ്യ കർമമായിട്ട്, ത്യാഗകർമമെന്ന നിലക്ക് ദൈവങ്ങളെ, വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയില്ല. നമ്മുടെ സന്ദേശങ്ങളും ദൃഷ്ടാന്തങ്ങളും അവർ നിഷേധിച്ചു. അവയെപ്പറ്റി ചിന്തിച്ചതേയില്ല. താക്കീതുകളെ പരിഹസി ക്കുകയും ചെയ്തു. അങ്ങനെ, അവർക്ക് താക്കീത് ചെയ്യപ്പെട്ട ശിക്ഷ അവരെ വലയം ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങൾ നിങ്ങൾക്കും ഒരു പാഠമായി രിക്കേണ്ടതാകുന്നു. അവർ തെറ്റി (മറഞ്ഞു) പോയി അവരെ വിട്ട് അത് അവരുടെ കള്ളമാണ്, നുണയാണ് അവ രായിരുന്നതും കെട്ടിച്ചമക്കും ഹിജാസിന്റെ തെക്ക് ഭാഗത്തായിരുന്ന അഹ്ക്വാഫിലെ നിവാസികളായ ആദിന്റെ ശിക്ഷയെക്കുറിച്ച് മുകളിൽ പ്രസ്താവിച്ചുവല്ലോ. കൂടാതെ, ഹിജാസിനും ശാമിനും ഇടയിൽ, അൽഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം, ഫല സ്തീനിലെ സോദോം(സദൂം) നിവാസികളായിരുന്ന ലൂത്വ് നബി (അ)യുടെ ജന ത, യമനിലും മദ്യനിലും വസിച്ചിരുന്ന ഗോത്രങ്ങൾ മുതലായവരെല്ലാ മാണ് നിങ്ങളുടെ ചുറ്റുപാടിലുള്ളവർ ( മ്പന്ദറൾങ സ്ലല ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൈവങ്ങൾ തങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നും, തങ്ങൾക്ക് അല്ലാഹുവിൽ സാമീപ്യസ്ഥാനം അവ നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളെല്ലാം വാദിച്ചിരുന്നു. ഇതിനെ കർമമായി ആരാധ്യ വസ്തുക്കളെ ) എന്ന് പറഞ്ഞത്. എന്നാൽ ശിക്ഷ വന്നപ്പോൾ ആ ദൈവങ്ങളുടെ സഹായവും അവർക്ക് ലഭിച്ചി ല്ലെന്ന് മാത്രമല്ല, അവരെ ആ ഘട്ടത്തിൽ കണ്ടെത്താൻ പോലും അവർക്ക് കഴി ഞ്ഞില്ല. അപ്പോൾ ആ വാദം തനി കള്ളവും നുണയുമാണെന്ന് തീർച്ചതന്നെ. മനുഷ്യവർഗത്തിൽ സത്യവിശ്വാസികളും, സത്യനിഷേധികളുമുള്ളതു പോലെത്തന്നെ, ജിന്നുവർഗത്തിലുമുണ്ട്. അവരും അല്ലാഹുവിന്റെ നിയമ ങ്ങൾക്കും, ശാസനകൾക്കും ബാധ്യസ്ഥരാണ്. നബി ˜ യുടെ ദൗത്യം ഒരു പ്രകാ രത്തിൽ അവരിലേക്കും ഉണ്ടായിരുന്നു. എന്നിങ്ങനെയുള്ള പല കാര്യങ്ങളും മനിലാക്കാവുന്ന ഒരു സംഭവമാണ് അടുത്ത ആയത്തുകളിൽ അല്ലാഹു ഉദ്ധരി ക്കുന്നത്:-
46:29وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ
(29) (നബിയേ) ശ്രദ്ധി ച്ചുകേട്ടും കൊണ്ട് ജിന്നുകളിൽനി ന്നുള്ള ഒരു കൂട്ടരെ (ചെറുസംഘത്തെ) നിന്റെ അടുക്കലേക്ക് നാം തിരിച്ചുവിട്ട സന്ദർഭം (ഓർക്കുക). എന്നിട്ട്, അതിന്നടുക്കൽ അവർ ഹാജറായ പ്പോൾ, നിശ്ശബ്ദമായിരിക്കുവിൻ എന്ന് അവർ(തമ്മിൽ) പറഞ്ഞു. അങ്ങനെ, അത് (പാരായണം) നിർവ്വ ഹിക്കപ്പെട്ടു കഴിഞ്ഞപ്പോൾ, തങ്ങ ളുടെ ജനതയുടെ അടുത്തേക്ക് താക്കീത് നൽകുന്നവരായും കൊണ്ട് അവർ തിരിച്ചുപോയി. (29) നാം തിരിച്ചുവിട്ട സന്ദർഭം നിന്റെ അടുക്കലേക്ക് ഒരു സംഘത്തെ, കൂട്ടത്തെ ജിന്നിൽപെട്ട അവർ ചെവികൊടുത്ത് (ശ്രദ്ധിച്ചു)കൊണ്ട് എന്നിട്ട് അവർ അതിനടുത്ത് ഹാജറായപ്പോൾ അവർ പറഞ്ഞു നിങ്ങൾ മിണ്ടാതെ (മൗനമായി) ഇരിക്കുവിൻ അങ്ങനെ അത് നിർവ്വഹിക്കപ്പെട്ട (തീർന്ന)പ്പോൾ അവർ തിരിച്ചു തങ്ങളുടെ ജനതയിലേക്ക് താക്കീത് ചെയ്യുന്നവരായി പത്തിൽ കുറഞ്ഞ സംഘത്തിനാണ് ഞ്ചത്തള (നഫർ) എന്ന വാക്ക് അധികവും ഉപ യോഗിക്കാറുള്ളത്. ഈ സംഘത്തിൽ എത്ര ആളുകളുണ്ടായിരുന്നുവെന്ന് അല്ലാ ഹുവിനറിയാം. ഏതായാലും, നബി ˜ യിൽനിന്ന് കേട്ടപ്പോൾ അവരി ലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതിൽ ആവേശഭരിതരാ കുക മാത്രമല്ല, സ്വജനങ്ങളിൽ വചനങ്ങളിൽ കാണുന്നത് അതുവഴി സൻമാർഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. നബി ˜ യിൽ നിന്നും കേട്ടമാത്രയിൽ, മനുഷ്യേതര വർഗമായ ജിന്നു കൾക്ക് പോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാൽ സ്വവർഗവും സ്വന്തം ജനതയുമായ അറബി മുശ്രിക്കുകൾ അതേ നേരെ സ്വീക രിച്ച നിലപാട് എത്ര ശോചനീയം! ജിന്നുകൾ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക:
46:30قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ
(30) അവർ പറഞ്ഞു: നിശ്ചയ മായും, ഞങ്ങൾ ഒരു വേദഗ്രമ്ലം (പാരായണം ചെയ്യപ്പെടുന്നത്) കേട്ടു, അത്, അതിന്റെ മുമ്പിലുള്ള തിനെ (മുൻവേദഗ്രമ്ലങ്ങളെ) സത്യ മാക്കിക്കൊണ്ട് മൂസാ (നബി)ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാ ണ്. യഥാർത്ഥത്തിലേക്കും, ചൊവ്വായ (നേർ) മാർഗത്തിലേക്കും അത് (30) അവർ പറഞ്ഞു ഞങ്ങളുടെ ജനങ്ങളേ നിശ്ചയ മായും ഞങ്ങൾ കേട്ടു ഒരു ഗ്രമ്ലം അത് ഇറക്കപ്പെട്ടിരിക്കുന്നു മൂസാക്ക് ശേഷം സത്യമാക്കി (സാക്ഷാൽകരിച്ചു)കൊണ്ട് യാതൊന്നിനെ അതിന്റെ മുമ്പിലുള്ള അത് വഴികാട്ടുന്നു യഥാർത്ഥത്തിലേക്ക് ചൊവ്വായ (നേർ) മാർഗത്തിലേക്കും ശേഷം അവതരിപ്പിക്കപ്പെട്ട പറഞ്ഞ തിൽനിന്ന് ആ ജിന്നുകൾ തൗറാത്തിന്റെ അനുയായികളായിരുന്നുവെന്ന് അനു മാനിക്കുവാൻ ന്യായമുണ്ട്. ഇവർ യഹൂദരായിരുന്നുവെന്ന് പ്രസ് താവിക്കപ്പെട്ടു കാണുന്നതും ഇതുകൊണ്ടായിരിക്കും. മുൻ നിയമസംഹിത എന്നനിലക്കും മറ്റുംതൗറാത്തിലെ മുൻഗണനനിമിത്തമാണ് അങ്ങനെ പറഞ്ഞതെന്നും വരാൻ സാധ്യതയുണ്ട്. ജിന്നുകൾ തുടരുന്നു:
46:31–32يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ
وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ
(31) ഞങ്ങളുടെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിന്റെ ക്ഷണ കർത്താവിന് (ദൂതന്) ഉത്തരം നൽ കുവിൻ; അദ്ദേഹത്തിൽ വിശ്വസിക്കു കയും ചെയ്യുവിൻ; എന്നാലവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരുകയും, വേദനയേ റിയ ശിക്ഷയിൽനിന്ന് നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്. (32) ആരെങ്കിലും അല്ലാഹു വിന്റെ ക്ഷണകർത്താവിന് ഉത്തരം ചെയ്യാതിരുന്നാൽ അവൻ ഭൂമിയിൽ വെച്ച് (അല്ലാഹുവിനെ) തോൽപി ക്കുന്നവനൊന്നുമല്ല;അവന് പുറമെ യാതൊരു രക്ഷകർത്താക്കളും തനിക്ക് ഉണ്ടാവുകയില്ലതാനും. അക്കൂട്ടർ സ്പഷ്ടമായ വഴിപിഴവി ലാകുന്നു. (31) ഞങ്ങളുടെ ജനങ്ങളേ നിങ്ങൾ ഉത്തരം ചെയ്യുവിൻ അല്ലാഹുവിന്റെ ക്ഷണക്കാരന് അവനിൽ വിശ്വസിക്കുകയും ചെയ്യു വിൻ എന്നാലവൻ നിങ്ങൾക്ക് പൊറുക്കും നിങ്ങളുടെ പാപ ങ്ങളിൽനിന്ന് നിങ്ങളെ കാക്കുകയും ചെയ്യും ശിക്ഷയിൽ നിന്ന് വേദനയേറിയ (32) ഉത്തരം ചെയ്യാത്തവർ, ആർ ഉത്തരം ചെയ്തി ല്ലയോ അല്ലാഹുവിന്റെ ക്ഷണക്കാരന് എന്നാൽ അവനല്ല ഭൂമിയിൽ അവന് ഇല്ല താനും അവന് പുറമെ രക്ഷാകർത്താക്കൾ, ബന്ധുക്കൾ ആ കൂട്ടർ വഴികേടിലാണ് പ്രത്യക്ഷമായ അഹ്മദ്, ബുഖാരി, മുസ്ലിം, തിർമദി, (റ) മുതലായ ഹദീഥു പണ്ഡിതൻമാർ ഉദ്ധരിച്ച ഒരു ഹദീഥിന്റെ ചുരുക്കം ഇതാണ്: ഇബ്നു അ∫ാസ് (റ) പറയുന്നു: "ചില സ്വഹാബികളൊന്നിച്ച് നബി ˜ ച്ചസ്ലന്ദഥ ന്തൾക്കട ) ലേക്ക് പോയി. പിശാചുക്കൾ ആകാശത്തുനിന്ന് കട്ടുകേൾക്കുന്നത് അന്മിജ്വാല മൂലം കാരണം അന്വേഷിച്ചുകൊണ്ട് ജിന്നു കളിൽ പലരും പല ഭാഗത്തേക്കും പോകുകയുണ്ടായി. തിഹാമഃ യുടെ ഭാഗ ത്തേക്ക് പോയിരുന്ന ജിന്നുകൾ, നബി ˜ യും സ്വഹാബികളും "നഖ്ല'( )യി ലെത്തിയിരുന്നപ്പോൾ അവിടെ അവരുമായി ഒത്തുകൂടി. നമസ്കാരത്തിൽ തിരു മേനി ഓതുന്നത് അവർ കേട്ടു. ഇതുതന്നെയാണ് (അന്ത്യപ്രവാചകൻ നിയോഗിക്കപ്പെട്ടുകഴിഞ്ഞതാണ്) തങ്ങൾ ആകാശത്തുനിന്നും തടയപ്പെടുവാൻ കാരണമെന്ന് അവർ പറഞ്ഞു. അവർ തങ്ങളുടെ ജനതയിലേക്ക് മടങ്ങിച്ചെന്ന് അവരെ വിവരമറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഈ വിവരം തിരു മേനി അറിഞ്ഞത് വഹ്യ് പ്രസ്തുത ജിന്നുകളെക്കുറിച്ച് വഹ്യ് മുഖേനയാണ് നബി ˜ അറി യാൻ കഴിഞ്ഞതെന്നാണല്ലോ (റ)ന്റെ മേലുദ്ധരിച്ച ഹദീഥിലു ള്ളത്. എന്നാൽ, അഹ്മദ്, തിർമദി, മുസ്ലിം, അബൂദാവൂദ് (റ) എന്നിവർ അബ്ദു ല്ലാഹിബ്നു (റ) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാണ്: തിരുമേനി ജിന്നുകളെ കണ്ട അവസരത്തിൽ ഞങ്ങൾ ഒരുമിച്ചു ണ്ടായിരുന്നില്ല. ഒരു രാത്രി തിരുമേനിയെ കൂട്ടത്തിൽനിന്ന് കാണാതായി. ഞങ്ങൾ അന്വേഷിക്കുകയും, വിവരം കിട്ടാതെ പരിഭ്രമത്തിലാവുകയും ചെയ്തു. നേരം പുലർന്നപ്പോൾ നബി ˜ ഹിറാമലയുടെ ഭാഗത്തുനിന്ന് വരികയുണ്ടായി. അവി ടുന്ന് പറഞ്ഞു: ജിന്നുകളുടെ ദൂതൻ എന്റെ അടുക്കൽ വന്നു എന്നെ ക്ഷണിച്ചു. ഞാൻ ചെന്ന് അവർക്ക് കേൾപ്പിച്ചു. പിന്നീട് തിരുമേനി ഞങ്ങളെ കൂട്ടി ക്കൊണ്ടുപോയി അവർ വന്നതിന്റെ ചില അടയാളങ്ങൾ ഇബ്നു അ∫ാസ് (റ)ൽ നിന്നുതന്നെ, ഇബ്നുജരീറും, ത്വബ്റാനീ (റ)യും ഉദ്ധ രിക്കുന്ന ഒരു നിവേദനത്തിൽ, ആ ദേശക്കാരായിരുന്നു വെന്നും നബി ˜ അവരെ അവരുടെ ജനതയിലേക്ക് ഉപദേഷ്ടാക്കളായി അയച്ചു വെന്നും പ്രസ്താവിച്ചിട്ടുമുണ്ട്. നബി ˜ യുടെ അടുക്കൽ ജിന്നുകൾ വന്നു കേൾക്കുകയോ, ഹിജാസിന്റെ പടിഞ്ഞാറെ കടലോരപ്രദേശങ്ങളാണ് തിഹാമഃ ചെയ്തതിനെ സംബന്ധിക്കുന്ന വേറെയും ധാരാളം ഹദീഥുകൾ ഉണ്ട്. അവ മിക്കതും ഇബ്നുകഥീർ (റ) തന്റെ തഫ്സീറിൽ ഉദ്ധരി ച്ചുകാണാം. അതെല്ലാം പരിശോധിക്കുമ്പോൾ, ജിന്നുകളുടെ വരവ് ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന് നും നബി ˜ സ്വന്തമായിരുന്നപ്പോഴും, അല്ലാത്തപ്പോ ഴും, വരവിനെപ്പറ്റി അറിഞ്ഞും, അറിയാതെയും ഉണ്ടായിട്ടുണ്ടെന്നും, മനിലാ ക്കുവാൻ സാധിക്കും. സൂക്ഷ്മാന്വേഷികളായ പല മഹാൻമാരും പ്രസ്തുത ഹദീ ഥുകളിൽ നിന്ന് അതാണ് മനിലാക്കിയിട്ടുള്ളതും. നബി ˜ യുടെ അടുക്കൽ വന്ന ജിന്നുകളുടെ എണ്ണത്തിലും അവരെ കണ്ട സ്ഥലത്തിലും ഹദീഥുകളിൽ വ്യത്യസ്ത പ്രസ്താവനകൾ ഉണ്ടാകുവാനുള്ള കാരണവും അതാണ്. ചുരുങ്ങി യത് രണ്ട് പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് അധികപക്ഷത്തിന്റെയും അഭി്രപായം. രണ്ട് പ്രാവശ്യം നബി ˜ യുടെ അടുക്കൽ ജിന്നുകൾ ചെന്നിട്ടു ണ്ടെന്ന് ഇബ്നു അ∫ാസ് പ്രസ്താവിച്ചതായി ത്വബ്റാനി (റ) ഉദ്ധരിച്ചിട്ടുമുണ്ട്. ( ) നബി ˜ യുടെ വെളിപാടിനെപ്പറ്റി ജിന്നുകൾ ആദ്യമായി അറിയാനിട വന്ന സംഭവത്തെപ്പറ്റിയാണ് (റ)ന്റെ ഹദീഥിൽ പ്രസ്താവിച്ച തെന്നും, ആ അവസരത്തിൽ തിരുമേനി അവരെ കണ്ടില്ലെന്നും (വഹ്യ് മൂല മാണ് അതറിഞ്ഞതെന്നും), പിന്നീട് മറ്റൊരു പ്രാവശ്യം ജിന്നുകളുടെ ദൂതൻ നബി ˜ യെ വന്ന് ക്ഷണിച്ചതനുസരിച്ച് അവിടുന്ന് അവർക്ക് കേൾപ്പിക്കു കയുണ്ടായെന്നും, അതാണ് ഇബ്നു (റ) ഉദ്ധരിച്ച സംഭവമെന്നും ഇമാം ബൈഹക്വീ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ( ) ഇന്നത്തെ പുരോഗമനവാദക്കാരുടെ പരിഷ്കൃതാശയങ്ങളിൽ ഒന്നാ ണല്ലോ ജിന്നുവർഗത്തിന്റെ നിഷേധം. ജിന്നുകൾ എന്ന് പറയുന്നത് ചില അപരി ഷ്കൃത മനുഷ്യവർഗമാണെന്നാണ് അവരുടെ വാദം. ഇൗ വാദത്തിനുവേണ്ടി വളരെ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനും, നിരവധി ഹദീഥു കളെ കണ്ണുചിമ്മി നിഷേധിക്കുവാനും അവർ നിർബന്ധിതരാകുന്നതും നാം കാണാറുണ്ട്. അക്കൂട്ടത്തിൽ, ഇവിടെ (29-ാം വചനത്തിൽ) പ്രസ്താവിച്ച ജിന്നു കളുടെ സംഘം ( ) കൊണ്ടുദ്ദേശ്യവും മനുഷ്യർ തന്നെയാണെന്ന് ഇവർ പറയുന്നു. മക്കാമുശ്രിക്കുകളുടെ ഉപദ്രവത്തെ ഭയന്ന് പട്ടണത്തിലേക്ക് വരുവാൻ ധൈര്യപ്പെടാത്ത ഏതോ അന്യദേശക്കാരായിരുന്നു അതെന്നും, നബി ˜ യുമായി പട്ടണത്തിന് വെളിയിൽവെച്ച് സ്വകാര്യ കൂടിക്കാഴ്ച ചെയ്തിരുന്നതെന്നും ആ സംഭവമാണ് ഇവിടെ പ്രസ്താവിച്ചതെന്നുമാണ് അവ രുടെ കണ്ടുപിടുത്തം. എന്നാൽ, സൂ: ജിന്നിലെ ആദ്യവചനത്തിൽ നബി ˜ യിൽ നിന്ന് ജിന്നുകൾ കേട്ടതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: യ്യല ഞ്ചത്തള പ്ലയ (ജിന്നുകളിൽ നിന്നൊരു കൂട്ടർ ശ്രദ്ധിച്ചു കേട്ടുവെന്ന് എനിക്ക് വഹ്യ് നൽകപ്പെട്ടിരിക്കുന്നുവെന്ന് പറയുക.) അപ്പോൾ, ജിന്നുകൾ ക്വുർ ആനിലേക്ക് ശ്രദ്ധകൊടുത്ത വിവരം നബി ˜ അറിയുന്നത് വഹ്യ്മുഖേനയാ ഇബ്നു (റ)ൽ നിന്ന് നാം ഒന്നാമതായി ഉദ്ധരിച്ച ഹദീഥിലും പ്രസ്താവിച്ചിട്ടുണ്ട്. നബി ˜ യുടെ അടുക്കൽ ജിന്നുകൾ വന്ന സംഭവം ഒരിക്കൽ മാത്രമേ ഉണ്ടായിട്ടുള്ളൂവെങ്കിൽ, ആ സംഭവത്തെക്കുറിച്ചുതന്നെയാണ് ഇൗ പറഞ്ഞിരിക്കുന്നത്. അതല്ലഹദീഥുകളിൽനിന്നും മഹാൻമാരുടെ പ്രസ്താ വനകളിൽനിന്നും പ്രാവശ്യം അത് സംഭ വിച്ചിട്ടുണ്ടെങ്കിൽ, അവയിൽ ആദ്യത്തേതിനെക്കുറിച്ചായിരിക്കും ഇൗ പറഞ്ഞിരി ക്കുന്നത്. ഇവർ ജൽപിക്കുന്നത്പോലെ, ജിന്നുകളുടെ സംഘം എന്ന് പറഞ്ഞ തിന്റെ വിവക്ഷ നബി ˜ യുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ഏതൊ ഒരു വിഭാഗം മനുഷ്യൻമാരായിരുന്നുവെങ്കിൽ, നബി ˜ അവരെ കാണാതിരിക്കുന്ന തെങ്ങനെ?! ഒരു സംഘം മനുഷ്യൻമാർ നബി ˜ യുമായി കൂടിക്കാഴ്ച നടത്തു കയും ചെയ്ത വിവരം നബി ˜ കേൾക്കുകയും, അവർ നാട്ടിൽ ചെന്ന് അതുപ്രകാരം പ്രബോധനം നടത്തുകയും ചെയ്ത വിവരം നബി ˜ വഹ്യ് വന്നപ്പോൾ മാത്രമേ അറിയുവാൻ കഴിഞ്ഞുള്ളൂവെന്ന് പറയുവാൻ ബുദ്ധി യുള്ളവരാരെങ്കിലും മുതിരുമോ?! ചുരുക്കത്തിൽ, ജിന്ന് എന്ന് ഒരു പ്രത്യേക വർഗമില്ലെന്ന ഇവരുടെ വാദത്തിൽ നിന്ന് ഉഗ്ഗവിച്ച അനേകം പൊള്ളയായ വ്യാഖ്യാനങ്ങളിൽ ഒന്നുമാത്രമാണ് ഇതും. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല. ജിന്നുവർഗ ത്തെക്കുറിച്ച് ഹദീഥിന്റെയും പ്രസ്താവനകൾക്ക് എതിരായി ഇൗ ചെയ്തിട്ടുള്ള എല്ലാ നവീനവാദങ്ങളെയും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം ശക്തിയുക്തം ഖണ്ഡിച്ച് കഴിഞ്ഞതാണ്. ഹദീഥിലും യഥാർത്ഥത്തിൽ വിശ്വസിക്കുന്ന ഏതൊരു സത്യാന്വേഷിക്കും മതിയായ തെളിവ് സഹിതം ജിന്നുകളെ സംബ ന്ധിച്ച് പല വിവരങ്ങളും അതിൽ നാം ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അവിടെ നോക്കുക.
46:33–34أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَلَمۡ يَعۡيَ بِخَلۡقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰۚ بَلَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ
(33) അവർക്ക് കണ്ടുകൂടേ, ആകാശങ്ങെളയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സൃഷ്ടി ച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കു കയും ചെയ്തവനായ അല്ലാഹു, മര ണപ്പെട്ടവരെ ജീവിപ്പിക്കുവാൻ കഴി യുന്നവൻ തന്നെയാണെന്ന്?! അല്ലാതേ! നിശ്ചയമായും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെ, (34) അവിശ്വസിച്ചവർ നര കത്തിങ്കൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) ഇത് യഥാർത്ഥം അവർ പറയും: (അതെ.) അല്ലാതേഞങ്ങളുടെ റ∫് തന്നെ യാണ അവൻ ധ റ∫് പ പറയും: എന്നാൽ, നിങ്ങൾ അവിശ്വ സിച്ചുന്നകൊണ്ടിരുന്നത് നിമിത്തം ശിക്ഷ (33) അവർക്ക് കണ്ടുകൂടേ, അവർ കണ്ടില്ലേ നിശ്ചയമായും അല്ലാഹു ആകുന്നുവെന്ന് സൃഷ്ടിച്ചവനായ ആകാശങ്ങളെ ഭൂമിയെയും ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത അവയെ സൃഷ്ടിച്ചതുകൊണ്ട് കഴിവുള്ളവൻ തന്നെ (എന്ന്) ജീവിപ്പിക്കുവാൻ മരണപ്പെട്ടവരെ അല്ലാതേ, (അതെ) നിശ്ചയമായും അവൻ എല്ലാ കാര്യത്തിനും കഴിയുന്നവനാണ് (34) പ്രദർശിപ്പിക്കപ്പെടുന്ന ദിവസം അവിശ്വസിച്ചവർ നരകത്തി ങ്കൽ ഇതല്ലേ യഥാർത്ഥം, വാസ്തവം തന്നെ അവർ പറയും അല്ലാതേ ഞങ്ങളുടെ റ∫് തന്നെയാണ അവൻ പറയും എന്നാൽ നിങ്ങൾ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിൻ ശിക്ഷ നിങ്ങളായി രുന്നതുകൊണ്ട് അവിശ്വസിക്കുക സത്യനിഷേധികളുടെ പര്യവസാനം മേൽവിവരിച്ച പ്രകാരമായിരിക്കും. എങ്കി ലും, തൽക്കാലം ഭൂമിയിൽ വെച്ച് അവർ മൂലം സത്യവിശ്വാസികൾക്ക് കുറെ സ്വൈര്യക്കേടും ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കുമല്ലോ. അതുകൊണ്ട് ക്ഷമ കൈക്കൊള്ളുവാൻ അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു:- റസൂലുകളാകുന്ന ദൃഢമനസ്കൻ മാർ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവർ ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. (താക്കീത്) ചെയ്യപ്പെടുന്ന കാര്യം (ശിക്ഷ) അവർ കാണുന്ന ദിവസം, ഒരു പക ലിന്റെ ഒരു നാഴികനേരമല്ലാതെ അവർ (ഭൂമിയിൽ) താമസിച്ചിട്ടി ല്ലെന്ന പോലെയായിരിക്കും. (ഇത്) ഒരു പ്രബോധനമത്രെ! എന്നാൽ, തോന്നിയവാസിക ളായ ജനങ്ങളല്ലാതെ നാശത്തിലക പ്പെടുമോ?! ധ ഇല്ല. പ
46:35فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ
(35) ആകയാൽ (എന്നാൽ) നീ ക്ഷമിക്കുക ക്ഷമിച്ചതുപോലെ ദൃഢമനസ്കൻമാർ റസൂലുകളാകുന്ന, റസൂലുകളിൽനിന്നുള്ള നീ ധൃതിപ്പെടുകയും ചെയ്യരുത് അവർക്കുവേണ്ടി, അവരോട് അവർ സ്ല പോലെയിരിക്കും അവർ കാണുന്ന ദിവസം അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നത് അവർ താമസിച്ചിട്ടി ല്ലാത്ത (പോലെയിരിക്കും) ഒരു നാഴികയല്ലാതെ ഒരു പകലിൽനി ന്ന്, പകലിന്റെ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കൽ എന്നാൽ (അപ്പോൾ) നാശത്തിൽ പെടുമോ ജനതയല്ലാതെ തോന്നിയ വാസികളായ, ദുർന്നടപ്പുകാരായ (ദൃഢമനസ്കതയുള്ളവർ) എന്ന വിശേഷണം എല്ലാ മുർസലു കളെയും പൊതുവിൽ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, മുർസലുകളിൽ പ്രധാ നികളായ ചിലരെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നും വരാം. ഇങ്ങനെ രണ്ടഭിപ്രാ യങ്ങളും ഇവിടെയുണ്ട്. ഒന്നാമത്തേതനുസരിച്ച് യ്യല (മിനർറുസുലി) എന്ന വാക്കിന് രണ്ടാമത്തേതനുസരിച്ച് റസൂലുകളിൽ അർത്ഥമാക്കുന്നത് നന്നായിരിക്കും. രണ്ടർത്ഥത്തിനും സാധ്യ തയുണ്ട്താനും. രണ്ടാമത്തെ അഭിപ്രായക്കാരിൽ ചിലർ പറയുന്നത്, സൂ: 83- 90 ൽ പേര് പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ദൃഢമനസ്കരായ റസൂലു ) എന്നാകുന്നു. വേറെ ചില അടിസ്ഥാനത്തിൽ മറ്റ് ചിലർ, ഒമ്പതെന്നും, ആറെന്നും, അഞ്ചെന്നും പറയുന്നവരുമുണ്ട്. അഞ്ച് പേരാണെന്ന അഭിപ്രായപ്രകാരം നമ്മുടെ നബി ˜ യും, നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ (അ) എന്നിവരുമാണത്. സൂ: ശൂറാ 13 -ാം വചനത്തിലും, സൂ: അഹ്സാബ് 7 -ാം വചനത്തിലും ഈ അഞ്ച് പേരെപ്പറ്റിയും അവരുടെ പേര് പറഞ്ഞുകൊണ്ട് പ്രസ്താ ഓർക്കുമ്പോൾ ഒടുവിൽ പറഞ്ഞ അഭിപ്രായത്തിനാണ് കൂടുതൽ ന്യായം കാണുന്നത്. പരലോകജീവിതത്തിലെ ശിക്ഷകളും ഒടുക്കമില്ലാത്ത അനുഭവങ്ങളും കാണുമ്പോൾ മുമ്പ് തങ്ങൾക്ക് കഴിഞ്ഞുപോയ ഐഹികജീവിതം എത്രയോ തുച്ഛമായിരു ന്നതായി അവർക്ക് തോന്നും. അതെ, ഒരു പകലിന്റെ ഒരു നാഴിക നേരം മാത്രമേ തങ്ങൾ ഭൂമിയിൽ താമസിച്ചിട്ടുള്ളൂവെന്നപോലെ അനുഭവപ്പെ ടും. സൂറത്തിന്റെ അവസാനത്തിലെ ചോദ്യം വളരെ അർത്ഥഗർഭമാകുന്നു. അല്ലാ ഹുവിന്റെ കൽപനകളെ ധിക്കരിച്ച് ദുർന്നടപ്പിലും, തോന്നിയവാസത്തിലും കഴി ഞ്ഞുകൂടുന്നവർക്ക് കനത്ത ഒരു താക്കീതാണത്.