Muhammad Amani Moulavi (d. 1987) · Surah 43 · 89 verses
43:1–8حمٓ
وَٱلۡكِتَٰبِ ٱلۡمُبِينِ
إِنَّا جَعَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ
Passage continues through verse 43:8.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 89 - വിഭാഗം പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ഹാ മീം 2 പ സ്പഷ്ടമായ (ഈ) വേദ ഗ്രമ്ലം തന്നെയാണ (സത്യം)! 3 പ നിശ്ചയമായും, അതിനെ നാം അറബിഭാഷയിലുള്ള ഒരു ക്വുർ ആക്കിയി രിക്കുന്നു; നിങ്ങൾ ബുദ്ധികൊ ടു(ത്തുചിന്തി)ക്കുവാൻ വേണ്ടി. 4 പ നിശ്ചയമായും, അത് മൂല ഗ്രമ്ലത്തിൽനമ്മുടെ വിജ്ഞാനദായ കവും തന്നെ. 1 പ (2) വേദഗ്രമ്ലം തന്നെയാണ സ്പഷ്ടമായ (3) നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു അറബി യിലുള്ള ഒരു നിങ്ങൾ ബുദ്ധികൊടുക്കുവാൻ, ഗ്രഹി ക്കുവാൻ (4) നിശ്ചയമായും അത് മൂലഗ്രമ്ലത്തിൽ, ഗ്രമ്ല നമ്മുടെ അടുക്കൽ ഉന്നതമായത് തന്നെ വിജ്ഞാനദായകമായ, യുക്തിമത്തായത്. (ഉമ്മുൽകിതാബ്) എന്ന വാക്കിന് ഗ്രമ്ലത്തിന്റെ ഗ്രമ്ലത്തിന്റെ വാക്കർത്ഥം. അതായത്, ഗ്രമ്ല ത്തിന്റെ സാരം. ഇവിടെ ഉദ്ദേശ്യം എന്താണെന്നുള്ളതിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാം. 2 -ാം വചനത്തിൽ സ്പഷ്ടമായ ഗ്രമ്ലം ( ) എന്ന് പറഞ്ഞതും, 3 -ാം വചനത്തിൽ അറബി ഭാഷയിലുള്ള ) എന്ന് പറഞ്ഞതും വിശുദ്ധ ഉദ്ദേ ശിച്ചാണെന്ന് വ്യക്തമാണ്. അതേ ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് 4 -ാം വചനത്തിൽ അത് ഉമ്മുൽകിതാബിൽ നമ്മുടെ അടുക്കൽ ഉന്നതമായതാണ് ( ) എന്ന് പ്രസ്താവിക്കുന്നത്. അപ്പോൾചിലർ വ്യാഖ്യാനിക്കുന്ന ത് പോലെ- ഇവിടത്തെ ഉദ്ദേശ്യം ആ ഗ്രമ്ലത്തിന്റെ മൗലികവശമാണെന്നുവെക്കുവാൻ വഴി കാണുന്നില്ല. നിയമപ്രധാനങ്ങളായ ആയ ത്തുകളെപ്പറ്റി സൂ: യ്യഴ (അവ ഗ്രമ്ലത്തിന്റെ തള്ളയാ മൂലപ്രധാനമായ ഭാഗമാണ്) എന്ന് പറഞ്ഞിരിക്കുന്നു. ഇതാണ് ഇവർ ഇതിന് കൊണ്ടുവരുന്ന ന്യായം. ഈ ന്യായം ഇവിടെ യോജിക്കുന്നതല്ല. കാരണം, അപ്പോൾ അതിന്റെ മൗലികവശങ്ങളിൽ ഉന്നതവും, വിജ്ഞാ നീയവുമാണെങ്കിലും, മറ്റുവശങ്ങളിൽ ഉന്നതമല്ലാത്തതും, വിജ്ഞാനീയമല്ലാത്ത തുമാണെന്ന് വരുമല്ലോ. മാത്രമല്ല, താഴെ കാണുന്ന വചനങ്ങളുടെ വെളിച്ചത്തിൽ ഇവിടെ അനുയോജ്യ മായ അർത്ഥം തന്നെയാണെന്നും, അത്കൊണ്ടുള്ള വിവക്ഷ മറ്റൊന്നാണെന്നും മനിലാക്കാവുന്നതാണ്:- സൂറത്തുൽ അല്ലാഹു പറയുന്നു: ഹ്ലഞ്ചര ഗ്മസ്ലക്തര ന്ധ (നിശ്ചയമായും അത് ആദരണീയമായ ഒരു മറച്ചുവെക്കപ്പെട്ട ഒരു ഗ്രമ്ലത്തിലാണ് അതുള്ളത്. പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പർശിക്കുകയില്ല.) സൂറത്തുൽ ബുറൂ ജിൽ ഇങ്ങനെ പറയുന്നു: (പക്ഷേ, അത് മഹത്വമേ റിയ ഒരു സൂക്ഷിക്കപ്പെട്ട ഒരു ഫലകത്തിലാണുള്ളത്.) സൂ: ഇപ്രകാരം പറയുന്നു: ന്റച്ഛഷ്ടഷവ (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂല ഗ്രമ്ലം അവന്റെ പക്കലുണ്ട്താനും.). ഈ വചനങ്ങളുടെ വെളിച്ചത്തിൽ, ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എല്ലാ കാര്യങ്ങളുടെയും മൂലരേഖയാകുന്ന "ലൌഹുൽ ഫലകം) ആണെന്നും, അല്ലാഹുവിന്റെ അനാദിയായ അറിവ് ( മ്പപ്പഥ ) ആണെന്നും ഇങ്ങനെ രണ്ട് അഭിപ്രായങ്ങളാണ് വ്യാഖ്യാതാക്കൾക്കിടയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള ത്. ക്വുതുബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, ഈ രണ്ടി നെയും- ലൌഹുൽ മഹ്ഫൂദ്വിനെയും, അല്ലാഹുവിന്റെ അനാദിയായ അറിവു കളാകുന്ന രേഖാഗ്രമ്ലത്തെയുംസംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ശരിയായി ക്കൊണ്ടുള്ള ഒരു നിർവ്വചനമോ, വിവരണമോ നൽകുവാൻ സാധ്യമല്ല. പക്ഷേ, ഒരു മർമപ്രധാനമായതുംനമുക്ക് ഈ വചന ത്തിൽനിന്ന് വ്യക്തമായി മനിലാക്കുവാൻ സാധിക്കും. മഹത്വവും, അതിന് അല്ലാഹുവിങ്കലുള്ള ഉന്നതസ്ഥാനവുമാണത് ഉണർത്തുന്നത്. അതെ, ആ ഗ്രമ്ലം ഏത് നിലക്കും വളരെ ഉന്നതസ്ഥാനം അർഹിക്കുന്ന ഒരു ഗ്രമ്ലമാണ്. (5) എന്നിരിക്കെ, നിങ്ങൾ അതി രുകവിഞ്ഞ ഒരു ജനതയായതിനാൽ നിങ്ങളിൽനിന്ന് (ഈ) ഉൽബോധ നത്തെ നാം അവഗണിച്ച് തിരിച്ചുക ളയുകയോ?! 5 പ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ നിങ്ങളിൽ നിന്ന് ഉൽബോധനത്തെ പുറം തിരിച്ച് (അവഗണിച്ചു) കൊണ്ട് നിങ്ങളായതിനാൽ അതിരുകവിഞ്ഞ ഒരു ജനത അത് സംഭവിക്കാൻ പോകുന്നില്ല. ഒരു കൂട്ടർ അതിരുകവിഞ്ഞ നിഷേധികളാ ണെങ്കിൽ, വേറൊരു കൂട്ടർ അത് സ്വീകരിക്കുന്നവരും ഉണ്ടായിരിക്കും. 8887:ക്ലഡജ്ഞങ യ്യഞ്ഞപ്പഞ്ചക്തറവ ജ്ഞമ്ലസ്ലഞ്ചപ്പറ ഞ്ചരജ (അത് ലോകർക്ക് വേണ്ടിയുള്ള ഉൽബോ ധനമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ വൃത്താന്തം കുറച്ചുകാലത്തിന് ശേഷം നിശ്ച യമായും നിങ്ങൾക്കറിയാറാകും.) (6) പ്രവാചകരായി എത്രയോ ആളുകളെ പൂർവ്വികന്മാരിൽ നാം അയച്ചിരിക്കുന്നു. 7 പ ഏതൊരു പ്രവാചകനും അവരുടെ അടുക്കൽ ചെല്ലുന്നതാ യാൽ, അവർ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുന്നവരാകാതിരുന്നിട്ടുമി ല്ല. (8) അങ്ങനെ, ഇവരേക്കാൾ കയ്യൂക്കിൽ ശക്തൻമാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂർവ്വി കൻമാരുടെ ഉപമകൾ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരി ക്കുന്നു. 9 പ ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിച്ചത് ആരാണ് എന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: സർവ്വജ്ഞനായ പ്രതാപശാലിയാ യുള്ളവൻ അവയെ സൃഷ്ടിച്ചിരി എന്ന്. 6 പ നാം എത്ര(യോ) അയച്ചിരിക്കുന്നു പ്രവാചകരിൽനിന്ന് പൂർവ്വികന്മാരിൽ (7) അവർക്ക് ചെന്നിരുന്നില്ല ഒരു പ്രവാ ചകനും അവർ ആകാതെ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കും (8) അങ്ങനെ, നാം നശിപ്പിച്ചു ഇവരെക്കാൾ ശക്തന്മാരെ, കഠി നമായ കയ്യൂക്കിൽ, ഊക്കുകൊണ്ട് കഴിഞ്ഞുപോകുകയും ചെയ്തിരി ക്കുന്നു പൂർവ്വികന്മാരുടെ ഉപമ
43:9–11وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ
ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَجَعَلَ لَكُمۡ فِيهَا سُبُلٗا لَّعَلَّكُمۡ تَهۡتَدُونَ
وَٱلَّذِي نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَنشَرۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ تُخۡرَجُونَ
(9) നീ അവരോട് ചോദി ച്ചുവെങ്കിൽ ആർ സൃഷ്ടിച്ചുവെന്ന് ആകാശങ്ങളും ഭൂമിയും നിശ്ചയമായും അവർ പറയും അവയെ സൃഷ്ടിച്ചു സർവ്വജ്ഞനായ ലോകസ്രഷ്ടാവും, നിയന്താവും അല്ലാഹു തന്നെയാണെന്ന് മുശ്രിക്കുകൾ സമ്മതിക്കും. അതേ സമയത്ത് ആരാധനയിൽ അവന് പുറമെയുള്ളവരെ അവ നോട് പങ്ക് ചേർക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടികൾ തൃത്വം സമ്മ തിക്കുന്ന അടിസ്ഥാനത്തിൽ, അവർക്ക് നിത്യം കണ്ടറിയാവുന്ന ചില അനുഗ്ര ഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും അവരെ ഓർമിപ്പിക്കുന്നു:- (10) (അതെ) നിങ്ങൾക്ക് ഭൂമിയെ ഒരു തൊട്ടിൽ (അഥവാ വിരിപ്പ്) ആക്കിയവനാകുന്നു (അ വൻ); നിങ്ങൾക്ക് (ഉദ്ദിഷ്ടസ്ഥാനങ്ങ ളിലേക്ക്) വഴിചേരുവാൻവേണ്ടി അതിൽ പല മാർഗങ്ങളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു. (11) ആകാശത്തുനിന്ന് ഒരു തോത് (ക്ലിപ്തം) അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവൻ). എന്നിട്ട് അത്മൂലം നാം (അല്ലാഹു) നിർജ്ജീവമായ വല്ല രാജ്യത്തെയും പുനർജ്ജീവിപ്പിക്കു ന്നു. അത് പോലെ, (മരണാനന്തരം) നിങ്ങൾ പുറത്തുകൊണ്ടുവരപ്പെടു ന്നതാണ്. 10 പ യാതൊരുവനാണ് നിങ്ങൾക്കവൻ ആക്കി ഭൂമിയെ ഒരു തൊട്ടിൽ, വിരിപ്പ്, വിതാനം നിങ്ങൾക്കവൻ ആക്കുക (ഉണ്ടാ ക്കുക)യും ചെയ്തു അതിൽ മാർഗങ്ങളെ, നിങ്ങൾ വഴി ചേരുവാൻ (ചെന്നെത്തുവാൻ) വേണ്ടി (11) ഇറക്കിയവനുമാണ് ആകാശത്തുനിന്ന് വെള്ളം ഒരു തോത് (അളവ് കണക്ക്, ക്ലിപ്തം) അനുസരിച്ച് എന്നിട്ട് നാം അത് മൂലം പുനർജ്ജീവിപ്പിച്ചു, ഉദ്ധരിച്ചു ചത്ത (നിർജ്ജീവമായ) രാജ്യം അപ്രകാരം നിങ്ങൾ പുറത്ത് കൊണ്ടുവരപ്പെടും. എല്ലാതരം യാത്രാമാർഗങ്ങളും ഹ്നച്ഛീക്കട (മാർഗങ്ങൾ) എന്ന വാക്കിൽ ഉൾപ്പെടു ന്നു. സൃഷ്ടികളുടെ ആവശ്യങ്ങൾക്കും അല്ലാഹു ഉദ്ദേശിക്കുന്ന വ്യവസ്ഥകൾക്കും യോജിച്ച നിലയിൽ എന്നത്രെ (ഒരു തോതനുസരിച്ച്) എന്ന് വാക്ക് കാണി ക്കുന്നത്. യാത്രാമാർഗങ്ങളെപ്പറ്റി ഓർമിപ്പിച്ചശേഷം യാത്രക്കുള്ള വാഹനങ്ങളെ ക്കുറിച്ച് പ്രസ്താവിക്കുന്നു:-
43:12–14وَٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلۡفُلۡكِ وَٱلۡأَنۡعَٰمِ مَا تَرۡكَبُونَ
لِتَسۡتَوُۥاْ عَلَىٰ ظُهُورِهِۦ ثُمَّ تَذۡكُرُواْ نِعۡمَةَ رَبِّكُمۡ إِذَا ٱسۡتَوَيۡتُمۡ عَلَيۡهِ وَتَقُولُواْ سُبۡحَٰنَ ٱلَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقۡرِنِينَ
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ
(12) എല്ലാ ഇണവസ്തുക്ക ളെയും സൃഷ്ടിച്ചവനുമാണ് (അ വൻ). കപ്പലുകളായും, കാലിമൃഗങ്ങ ളായും നിങ്ങൾക്ക് സവാരി ചെയ്യാ നുള്ളത് അവൻ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 13 പ നിങ്ങൾക്ക് അതിന്റെ (പു റത്തുകയറിയിരുന്നു) ശരിയാകുവാ നും, പിന്നെ, അതിൻമേൽ കയറി റ∫ിന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കു വാനും വേണ്ടി; നിങ്ങൾ (ഇങ്ങനെ) പറയുവാനും; ഞങ്ങൾക്ക് ഇതിനെ കീഴ്പെടുത്തിത്തന്നവൻ മഹാപരി ശുദ്ധൻ! ഞങ്ങൾ (സ്വന്തം നിലക്ക്) ഇതിനെ ഇണക്കുവാൻ കഴിയുന്നവ രായിരുന്നില്ല; (14) നിശ്ചയമായും ഞങ്ങൾ, ഞങ്ങളുടെ റ∫ിങ്കലേക്ക് തിരിച്ചെ 12 പ സൃഷ്ടിച്ചവനുമാണ് ഇണകളെ അവയെല്ലാം നിങ്ങൾക്ക് ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു കപ്പലുക ളിൽനിന്നും കാലികളിൽ നിന്നും നിങ്ങൾ സവാരി ചെയ്യുന്നത് (വാഹനം) (13) നിങ്ങൾ കയറി ശരിപ്പെടുവാൻ, ആരോഹണം ചെയ്യാൻ അതിന്റെ പുറത്ത് പിന്നെ നിങ്ങൾ ഓർക്കുവാനും നിങ്ങളുടെ റ∫ിന്റെ അനുഗ്രഹം നിങ്ങൾ കയറി ശരിപ്പെട്ടാൽ അതി ന്മേൽ നിങ്ങൾ പറയുവാനും യാതൊരുവൻ മഹാപരിശുദ്ധൻ, യാതൊരുവനെ പ്രകീർത്തനം ചെയ്യുന്നു ഞങ്ങൾക്ക് കീഴ്പെടുത്തി (വി ധേയമാക്കി)ത്തന്ന ഇതിനെ ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല ഇതിനെ ഇണക്കുന്നവർ (പാകപ്പെടുത്തുന്നവർ) (14) നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ റ∫ിങ്കലേക്ക് തിരിച്ചെത്തുന്നവർതന്നെയാണ് വാഹനപ്പുറത്ത് കയറിയിരുന്നു ശരിപ്പെടുമ്പോൾവാഹനം ഏതായാലും തങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കിൽ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാ റാക്കുവാൻ സാധിക്കുമായിരുന്നില്ലെന്നും ഓർമിക്കേണ്ടതുണ്ട്. നാവുകൊണ്ട് അത് സമ്മതിച്ചു പറയുകയും അതിന് നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമുക്ക് പഠിപ്പിച്ചുതരുന്നു: ( എന്ന് തുടങ്ങി എന്നതുവരെ.) വാഹനത്തിൽ കയറി സവാരിചെയ്യുന്ന ഓരോരുവനും അല്ലാഹു പഠിപ്പിച്ചുതന്ന ഈ തസ്ബീഹ് ചൊല്ലേണ്ടതാകുന്നു. നബി ˜ യാത്ര പുറപ്പെട്ട് ഒട്ടകപ്പുറത്ത് കയറിയിരുന്നുകഴിഞ്ഞാൽ, മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുകയും, പിന്നീട് ആയത്തിൽകണ്ട പ്രസ്തുത വാചകങ്ങൾ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇബ്നു ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു. (അ; മു; തി; ദാ.) തന്നെ ഇപ്രകാരംകൂടി കാണാം: നബി ˜ ഇങ്ങനെ പറയും: (സാരം: അല്ലാഹുവേ, എന്റെ ഇൗ യാത്രയിൽ പുണ്യവും ഭയഭക്തിയും നൽക ണമെന്നും, നീ തൃപ്തിപ്പെടുന്ന പ്രവൃത്തി ചെയ്യാൻ സാധിപ്പിക്കണമെന്നും ഞാൻ നിന്നോട് ചോദിക്കു ന്നു. അല്ലാഹുവേ, ഞങ്ങൾക്ക് നീ യാത്ര ലഘുവാക്കിത്തരു കയും, ദൂരപ്പെട്ടദീർഘമായതിനെ ചുരുക്കിത്തരുകയും വേണമേ! അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ. അല്ലാ ഹുവേ, ഞങ്ങളുടെ യാത്രയിൽ നീ ഞങ്ങളെ തുണക്കുകയും, ഞങ്ങളുടെ കുടും ബത്തിൽ ഞങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യേണമേ!) കുടുംബത്തിലേക്ക് മടങ്ങിവരുമ്പോൾ അവിടുന്ന് ഇപ്രകാരം പറയും: അല്ലാഹുവാണ് ലോകസ്രഷ്ടാവ് എന്ന് സമ്മതിക്കുകയും, അതോടൊപ്പം മല ക്കുകൾ അവന്റെ പെൺമക്കളാണെന്ന് വാദിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-
43:15–16وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ
أَمِ ٱتَّخَذَ مِمَّا يَخۡلُقُ بَنَاتٖ وَأَصۡفَىٰكُم بِٱلۡبَنِينَ
(15) അവന്റെ അടിയാൻമാ രിൽനിന്ന് അവർ അവന് അംശം (മക്കൾ) ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യൻ വ്യക്ത മായ നന്ദികെട്ടവൻ തന്നെ! വിഭാഗം- 2 (16) സൃഷ്ടി ക്കുന്നതിൽനിന്ന് അവൻ പെൺമ ക്കളെ സ്വീകരിക്കുകയും, ആൺമ ക്കളെ നിങ്ങൾക്ക് പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുക യാണോ?! (സാരം: ഞങ്ങൾ മടങ്ങിവരുന്നു; അല്ലാഹു ഉദ്ദേശിച്ചാൽ, പശ്ചാത്തപിച്ചു മടങ്ങുന്നവരുമാണ്. ഞങ്ങളുടെ റ∫ിനെ ആരാധിക്കുന്നവരും, സ്തുതിക്കുന്ന വരുമാണ്.) (15) അവന് അവർ ആക്കി, ഏർപ്പെടുത്തി അവന്റെ അടി യാൻമാരിൽനിന്ന് അംശം, ഭാഗം നിശ്ചയമായും മനുഷ്യൻ നന്ദികെട്ടവൻ തന്നെ പ്രത്യക്ഷനായ, വ്യക്തമായ (16) അതല്ല (ഒരു പക്ഷേ) അവൻ ഉണ്ടാക്കിയോ, സ്വീകരിച്ചോ അവൻ സൃഷ്ടിക്കുന്നതിൽ നിന്ന് പെൺമക്കളെ, പുത്രിമാരെ നിങ്ങളെ (നിങ്ങൾക്ക്) പ്രത്യേക മാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) ആൺമക്കളെക്കൊണ്ട്, പുത്രൻമാരെ സ്വന്തം ശരീരത്തിന്റെ അംശംതന്നെയാണല്ലോ മക്കൾ. അത്കൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ) എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന് മക്കളുണ്ടെന്ന് പറഞ്ഞത് ഒരു അപരാധം: അവന്റെ സൃഷ്ടികളാ കുന്ന മലക്കുകളെ അവന്റെ മക്കളാക്കിയത് മറ്റൊരപരാധം; ആ മക്കൾ പെൺമ ക്കളാണെന്ന ജൽപനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാൽ തോന്നും, ആൺമക്കളെ അവർക്ക് മാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെൺമക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്ത് അവരുടെ നില എന്താ ണെന്ന് നോക്കുക:
43:17–24وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحۡمَٰنِ مَثَلٗا ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٌ
أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ
وَجَعَلُواْ ٱلۡمَلَـٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ
Passage continues through verse 43:24.
(17) താൻ പരമകാരുണികന് യാതൊന്നിനെ തുല്യമാക്കിയോ അതിനെ (പെൺസന്താനത്തെ) പ്പറ്റി അവരിൽ ഒരാൾക്ക്സന്തോഷ വാർത്ത അറിയിക്കപ്പെട്ടാൽ, അവൻ കോപം നിറഞ്ഞവനായും കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടതായി ത്തീരുന്നതാണ്. 17 പ സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവരിൽ ഒരാൾക്ക് അവൻ ആക്കിയ ഒന്നിനെപ്പറ്റി പരമകാരുണികന് ഉപമ, തുല്യ മായത് അവന്റെ മുഖം ആയിത്തീരും കറുത്തതായി അവൻ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും അല്ലാഹുവിന് മക്കളുണ്ടെന്നും, അത് പെൺമക്കളാണെന്നും ജൽപിക്കുന്ന അവരിൽ ഒരാൾക്ക്, ജൽപിച്ച അതേ ഇന ത്തിൽപെട്ട ഒന്ന് -ഒരു പെൺകുട്ടിജനിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും വിവരം അറിയിക്കുകയേവേണ്ടൂ, അപ്പോഴേക്കും അവൻ കുപിതനാകും. അവന്റെ മുഖം കറുത്തിരുളുകയും ചെയ്യും. പെൺമക്കൾ ജനിച്ചാലുടനെ ജീവനോടെ അവർ ഇതിനെപ്പറ്റി പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. സന്താനങ്ങൾ മാതാപിതാക്കളുടെ വർഗത്തിൽപെട്ട വരായിരിക്കണമല്ലോ. അതുകൊണ്ടാണ് പരമകാരുണികന് (അ ല്ലാഹുവിന്) തുല്യ എന്ന് മക്കളെപ്പറ്റി പറഞ്ഞത്. അല്ലാഹു ചോദിക്കുന്നു: (18) ആഭരണാലങ്കാരത്തിലായി വളർത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തിൽ (ന്യാ യം) വ്യക്തമാക്കാ(ൻ കഴിയാ)ത്ത ആളുമാകുന്നു?! ധ ഇങ്ങനെയുള്ളവ രെയാണോ നിങ്ങൾ അല്ലാഹുവിന്റെ മക്കളാണെന്ന് വാദിക്കുന്നത്?! പ 18 പ യാതൊരുവനോ (ഒരാളോ) വളർത്തപ്പെടുന്ന ആഭര ണത്തിൽ, അലങ്കാരത്തിലായി അവനാകട്ടെ വിവാദത്തിൽ, വാഗ്വാ ദത്തിൽ വ്യക്തമാക്കാത്തവനുമാണ് അല്ലാഹുവിന് പെൺമക്കളുണ്ടെന്ന വാദത്തിലടങ്ങിയ മറ്റൊരു തെറ്റ് ആശ്ചര്യപൂർവ്വം ചൂണ്ടിക്കാട്ടുകയാണ്. പെൺമക്കളെ ചെറുപ്പംമുതൽക്കേ വളർത്തുന്നത് ആഭരണാദി അലങ്കാരങ്ങൾ അണിയിച്ചുകൊണ്ടാണല്ലോ. വലുപ്പ ത്തിലും അത് തുടരുന്നു. ഇത് അവരുടെ പ്രകൃത്യാ ഉള്ള എന്തോ ഒരു പോരായ്മ നികത്തുവാനാണ്. നേരെമറിച്ച് ആൺസന്താനങ്ങളുടെ സൗന്ദര്യത്തിനോ മറ്റോ ഇത്യാദി മാറ്റുകൂട്ടലൊന്നും ആവശ്യമായി വരുന്നില്ല. ഒരു കവി പാടുന്നു: യ്യല മ്പഞ്ഞക്തഷ 0 സ്ലലവ 0 ഏഞ്ചയൾല ർസ്ലര "ആഭരണങ്ങൾ, ഒരു പോരായ്മ നിമിത്തം ഉണ്ടാക്കുന്ന അലങ്കാരമെ ന്നല്ലാതെ മറ്റൊന്നുമല്ല. ഭംഗി കുറവായിരിക്കുമ്പോൾ അത് ഭംഗി പൂർത്തിയാക്കു ന്നു. എന്നാൽ, തങ്ങളെപ്പോലെ, പരിപൂർണമായ സൗന്ദര്യമാണുള്ളതെങ്കിൽ, അത് കൃത്രിമമായി ഉണ്ടാക്കപ്പെടേണ്ടതില്ല എന്ന് സാരം'. അത്പോലെത്തന്നെ, വല്ല കാര്യത്തിലും ന്യായവാദം നടത്തുമ്പോൾ, പുരുഷൻമാരെപ്പോലെ കാര്യങ്ങൾ സമർത്ഥിക്കുവാനും, ന്യായം അവതരിപ്പിക്കു വാനുമുള്ള കഴിവും സ്ത്രീകൾക്കില്ല. ഇത് അവരുടെ ബുദ്ധിപരമായ പോരാ യ്മയും കാണിക്കുന്നു. എന്നിരിക്കെ, അല്ലാഹുവിന് മക്കളുണ്ടെന്ന് കെട്ടിപ്പറയു കയും, അതോടുകൂടി തങ്ങൾക്കിഷ്ടപ്പെട്ട ഉയർന്ന ആ താണ നിശ്ചയിക്കുകയുമാണവർ ചെയ്യുന്നത്. കള്ളം പറയുന്നതിലും വേണ്ടേ ഒരു അതിര്?! സൂ: നജ്മിൽ ഇവരോട് അല്ലാഹു പറയു ന്നു: . ന്നപ്പഖ (നിങ്ങൾക്ക് ആണും അവന് പെണ്ണു മാണോ? അങ്ങനെയാണെങ്കിൽ അത് അക്രമപരമായ ഒരു ഓഹരിയാണ്.) ചില ദേവീദേവൻമാരെ ആരാധിക്കുകയും, അവരെ ദൈവപുത്രികളും പുത്രൻമാരുമായി വിശ്വസിക്കുകയും ചെയ്യുന്ന ആൾക്കാരെ ഇന്നും കാണാം. ഈ ആക്ഷേപങ്ങ ളെല്ലാം അവരെയും ബാധിക്കുമെന്നതിൽ സംശയമില്ല. അതിനീചവും ഭീമവു മായ ഈ ആരോപണത്തിലടങ്ങിയ വേറെ ഒരു തെറ്റും കൂടി അടുത്ത വാക്യ ത്തിൽ അല്ലാഹു എടുത്ത് കാട്ടുന്നു:- (19) പരമകാരുണികന്റെ അടി യാൻമാരാകുന്ന മലക്കുകളെ അവർ സ്ത്രീകളാക്കുകയും ചെയ്തിരി ക്കുന്നു! അവരെ സൃഷ്ടിച്ചതിന് ഇവർ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവ രുടെ (ആ) സാക്ഷ്യം രേഖപ്പെടുത്ത പ്പെടുകയും, അവർ ചോദ്യം ചെയ്യ പ്പെടുകയും, ചെയ്തേക്കുന്നതാണ്. 19 പ അവർ ആക്കുകയും ചെയ്തു യാതൊരു മലക്കു കളെ അവർ പരമകാരുണികന്റെ അടിയാൻമാരാണ് സ്ത്രീകൾ അവർ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ അവരെ സൃഷ്ടിച്ചത് (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും അവരുടെ സാക്ഷ്യം അവരോട് ചോദിക്കപ്പെടുകയും ചെയ്യും മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് പറയുവാൻ ഇവർക്കെന്താണ് തെളിവ്? അല്ലാഹു അവരെ സൃഷ്ടിച്ചപ്പോൾ ഇവർ അവിടെ ഹാജരുണ്ടായിരി ക്കുകയും, അവരെ സ്ത്രീകളാക്കി സൃഷ്ടിച്ചത് കാണുകയും ചെയ്തിരുന്നുവോ? ഇല്ല. (മലക്കുകളെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെയാണ് അല്ലാഹു സൃഷ്ടി ച്ചിരിക്കുന്നത്.) ഇവരുടെ ഇത്തരം പ്രസ്താവനകളെല്ലാം അല്ലാഹു രേഖപ്പെടു ത്തിവെക്കുകയും, അതിനെപ്പറ്റി അവരോട് ചോദ്യം ചെയ്തു നടപടി എടുക്കു കയും ചെയ്യാതിരിക്കയില്ല എന്ന് സാരം. മലക്കുകളുടെ പേരിൽ വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്നവരാണ് ഈ മുശ്രിക്കുകൾ. അവർ അതിനെ ന്യായീകരിക്കുവാൻ വേണ്ടി സമർപ്പിക്കാറുള്ള ഒരു ന്യായവാദത്തെക്കുറിച്ചാണ് അടുത്തവചനം. (20) അവർ പറയുന്നു: പരമകാ രുണികൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഞങ്ങൾ അവരെ (മലക്കുകളെ) എന്ന്. അതിനെക്കുറിച്ച് യാതൊരറിവും അവർക്കില്ല; അവർ മതിപ്പിട്ട് (ഊഹി ച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല. 21 പ ഇതി ന് മുമ്പായി വല്ല വേദഗ്രമ്ലവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?! പ (അതൊന്നുമല്ല) പക്ഷേ, അവർ പറയുന്നു: ഞങ്ങൾ ഞങ്ങ ളുടെ പിതാക്കളെ ഒരു മാർഗത്തി ലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങൾ അവരുടെ കാൽപാടുകളി ലൂടെ (ചരിച്ചുകൊണ്ട്) സൻമാർഗം 20 പ അവർ പറയുകയും ചെയ്തു പരമകാരുണികൻ ഉദ്ദേ ശിച്ചിരുന്നെങ്കിൽ ഞങ്ങളവരെ ആരാധിക്കയില്ലായിരുന്നു അവർക്കില്ല അതിനെപ്പറ്റി ഒരറിവും അവരല്ല മതി പ്പിടുക (ഊഹിച്ചു പറയുക) യല്ലാതെ (21) അതല്ല അവർക്ക് നാം നൽകി യിരിക്കുന്നോ വല്ല ഗ്രമ്ലവും ഇതിന് മുമ്പായി എന്നിട്ട് അവർ അതിനെ മുറുകെ പിടിക്കുന്ന (പിടിച്ചുനിൽക്കുന്ന)വരാണ് (22) പക്ഷേ (എങ്കിലും) അവർ പറഞ്ഞു, പറയുന്നു നിശ്ചയമായും ഞങ്ങൾ കണ്ടെത്തി ഞങ്ങളുടെ പിതാക്കളെ ഒരു സമുദായത്തിലായി, ഒരു മാർഗത്തിലായി ഞങ്ങൾ അവരുടെ കാല്പാടുകളിലൂടെ, അവശി ഷ്ടങ്ങളിലായി സൻമാർഗം പ്രാപിക്കുന്നവരാണ്, നേർമാർഗികളാണ് തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുവാൻ പര്യാപ്തമായ തെളിവുകളില്ലാതെ ഉത്തരം മുട്ടിയ ആ മുശ്രിക്കുകൾ എടുത്ത ഒരു അടവാണിത്. അതായത്, അല്ലാ ഹുവിന്റെ വിധിയെയും, ഉദ്ദേശ്യത്തെയും ശരണം പ്രാപിച്ച് കുറ്റത്തിൽനിന്ന് ഒഴി ആരാധിക്കുന്നത് അല്ലാഹു തൃപ്തിപ്പെട്ട കാര്യമാ ണ്, അതുകൊണ്ടാണ് തങ്ങളെ അവൻ അതിൽനിന്ന് മുടക്കം ചെയ്യാതിരുന്നത്. അവൻ ഉദ്ദേശിക്കാതെ ഒരു കാര്യവും സംഭവിക്കുകയില്ലല്ലോ ഇതാണവരുടെ വാദം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, തങ്ങൾ മലക്കുകളെ ആരാധിക്കുന്നത് അല്ലാഹു അതിന് ഉദ്ദേശിച്ചതുകൊണ്ടാണ്, അപ്പോൾ അതവൻ തൃപ്തിപ്പെടുന്ന കാര്യവുമാണ് എന്നർത്ഥം. വാസ്തവത്തിൽ യാഥാർത്ഥ്യം മൂടിവെക്കാനുള്ള ഒരു ഉപായം മാത്രമാ ണിത്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യം അനു സരിച്ചാണെന്നത് വാസ്തവമാണ്. പക്ഷേ, സന്മാർഗവും ദുർമാർഗവും സ്വീകരി ക്കുവാനുള്ള കഴിവും, അതിനുള്ള സ്വാതന്ത്യ്രവും കൂടി മനുഷ്യന് അവൻ നൽകി യിട്ടുണ്ട്. ഇതും അവൻ ഉദ്ദേശിച്ചതാണ്. മനുഷ്യൻ നന്മയും തിന്മയും സ്വീകരി ക്കാവുന്ന സൃഷ്ടിയായിത്തീർന്നതും അവന്റെ ഉദ്ദേശ്യം അനുസരിച്ചുതന്നെ. അതോടുകൂടി, സന്മാർഗം തിരഞ്ഞെടുക്കണെമെന്നും ദുർമാർഗം സ്വീകരിക്കരു തെന്നും അവൻ മനുഷ്യനെ ശാസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു തൃപ്തി പ്പെടുന്ന സന്മാർഗം ഇന്നതാണെന്നും, അവൻ വെറുക്കുന്ന ദുർമാർഗം ഇന്നതാ ണെന്നും അവൻ വിവരിച്ച് കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം അവന്റെ ഉദ്ദേശ്യം അനു സരിച്ചാണല്ലോ ഉണ്ടായിട്ടുള്ളത്. അപ്പോൾ, മനുഷ്യനിൽനിന്ന് ഉണ്ടായേക്കുന്ന എല്ലാ നല്ല കാര്യവും, എല്ലാ ചീത്ത കാര്യവുംരണ്ടും ഉദ്ദേശ്യത്തിന് വിപരീത മായും സംഭവിക്കേണ്ടതായി വരുമല്ലോ. അതേ സമയത്ത് നല്ല കാര്യം മാത്രമേ അവന്റെ അടുക്കൽ തൃപ്തിപ്പെട്ടതായിരിക്കയുള്ളൂ. ചീത്തകാര്യം വെറുക്ക പ്പെട്ടതുമായിരിക്കും. അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നതെന്നുവെച്ച് അവയെല്ലാം അവൻ തൃപ്തിപ്പെടുന്ന കാര്യമാണെന്ന് ധരിക്കുന്നത് ശരിയല്ല. മുശ്രിക്കുകളുടെ ഇൗ ന്യായത്തെ രണ്ടുമൂന്ന് പ്രകാരത്തിൽ അല്ലാഹു ഖണ്ഡിക്കുന്നു. 1) അത് ശരിയാണെന്ന്തങ്ങളുടെ ആരാധന അല്ലാഹു ഉദ്ദേശിച്ചതാ യിരിക്കെ അതവന്റെ അടുക്കൽ സ്വീകാര്യവുമാണ് എന്ന് -ഉറപ്പിക്കത്തക്ക യാതൊരു അറിവും അവരുടെ പക്കലില്ല. അവർ വെറും ഊഹത്തെ അടിസ്ഥാന മാക്കി മതിപ്പിട്ടു പറയുകയാണ്. 2) മുൻകഴിഞ്ഞ ഏതെങ്കിലും ഒരു ദൈവികഗ്രമ്ലം ആ ആരാധനയെ അനുകൂലിക്കുന്നതായി ഉണ്ടായിട്ടുമില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇവരുടെ വാദം ന്യായീകരിക്കാമായിരുന്നു. പക്ഷേ, എല്ലാ വേദഗ്രമ്ലവും തൗഹീദ് മാത്രമേ പ്രബോധനം ചെയ്യുന്നുള്ളൂ. 3) ഇതിനെല്ലാം പുറമെ, തങ്ങളുടെ പൂർവ്വപിതാക്കൾ ബഹുദൈവാരാ അവർ കണ്ടു. അതനുസരിച്ച് തങ്ങളും അവരെ അനുഗ മിച്ചും അനുകരിച്ചും പോന്നിരിക്കയാണെന്ന് ഇവർ തുറന്ന് പ്രസ്താവിക്കാറുള്ള താണ്. ഇവരുടെ ശിർക്കിന് യാഥാർത്ഥ കാരണം ഇതായിരിക്കെ, മറ്റുള്ള ന്യായ ങ്ങളെല്ലാം കേവലം ജൽപനങ്ങൾ മാത്രമാണ്. (അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല) എന്ന വാക്കിന്റെ താൽപര്യം ഇപ്രകാരവും ആയിരിക്കുന്നതാണ്; തങ്ങൾ മലക്കുകളെ ആരാധിച്ചു കഴിഞ്ഞതിനുശേഷമാണ് അത് അല്ലാഹു ഉദ്ദേശിച്ചതാണെന്ന് അവർ അറിഞ്ഞത്. അവൻ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അറിഞ്ഞശേഷം, അതിന്റെ അടിസ്ഥാന ത്തിലല്ല അവർ ആരാധന നടത്തിയിരിക്കുന്നത്. എന്നിരിക്കെ, അല്ലാഹു ഉദ്ദേശി ച്ചതുകൊണ്ടാണ് തങ്ങളത് ചെയ്തതെന്ന് പറയുവാൻ ഇവർക്ക് ന്യായമില്ല. തങ്ങൾ സ്വന്തം നിലക്ക് ചെയ്ത ആ തെറ്റിനെ മൂടിവെക്കുവാനുള്ള ഒരു ന്യായം മാത്രമാ ണത്. മനുഷ്യന്റെ പ്രവർത്തനങ്ങളിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് പങ്കില്ലെന്ന് വാദിക്കുകയും, ദൈവവിധിയെ ( ) നിഷേധിക്കുകയും ചെയ്യുന്ന കക്ഷി ( )കളും, അവരെ അനുകരിക്കുന്ന ചില യുക്തിവാദക്കാരും ഇൗ 20-ാം വചനവും, ഇൗ ആശയം ഉൾക്കൊള്ളുന്ന സൂ: 148 -ാം വചനവും, സൂ: നഹ്ലിലെ 35 -ാം വചനവും തങ്ങൾക്ക് തെളിവായി ഉദ്ധരിക്കാറുണ്ട്. തങ്ങൾക്ക് അനുകൂലമായ രൂപത്തിൽ ഇവയെ വ്യാഖ്യാനിക്കുന്നതോടൊപ്പം, ക്വുർ ആനിലെ നിരവധി ആയത്തുകളുടെ വ്യക്തമായ അർത്ഥങ്ങൾ അതിനുവേണ്ടി, മാറ്റിമറിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും ഇവരുടെ പതിവാണ്. ഇതിനെ പ്പറ്റി സൂറത്തുൽ ഹദീദിന്റെ അവസാനത്തിൽ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പിൽ നാം വിശദമായി വിവരിക്കുന്നതാണ്. അതുകൊണ്ട് ഇവിടെ അതിനെ സ്പർശിക്കുന്നില്ല. (23) (നബിയേ) അപ്രകാരം തന്നെ, നിന്റെ മുമ്പ് ഒരു രാജ്യത്തി ലും, ഒരു താക്കീതുകാരനെ ധ പ്രവാ ചകനെ പ നാം അയച്ചിട്ട് അതിലെ സുഖലോലുപൻമാർ പറയാതെ ഉണ്ടായിട്ടില്ല;) നിശ്ചയമായും ഞങ്ങ ളുടെ പിതാക്കളെ ഒരു മാർഗത്തി ലായി ഞങ്ങൾ കണ്ടെത്തിയിരി ക്കുന്നു; ഞങ്ങൾ അവരുടെ കാൽപാടുകളിലൂടെ പിൻതുടരുന്ന എന്ന്. (24) അദ്ദേഹം ധ താക്കീതുകാ രൻ പ പറയും: നിങ്ങൾ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെ ത്തിയോ അതിനെക്കാൾ മാർഗദർശ കമായതിനെ ഞാൻ നിങ്ങൾക്ക്െ കാ ണ്ടു വ ന്നി ലാ ? ധ എന്നാലും നിങ്ങൾ അവരെത്തന്നെ പിൻതുടരുമോ? പ അവർ പറയും: നിങ്ങൾ ഏതൊന്നുമായി അയക്ക പ്പെട്ടിരിക്കുന്നുവോ അതിൽ, നിശ്ച യമായും ഞങ്ങൾ അവിശ്വസിച്ചവ 25 പ അങ്ങനെ, നാം അവരോട് (പ്രതികാര) ശിക്ഷാനടപടിയെടു ത്തു. അപ്പോൾ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്! 23 പ അതുപോലെ നാം അയച്ചിട്ടില്ല നിന്റെ മുമ്പ് ഒരു രാജ്യത്തിലും, നാട്ടിലും ഒരു താക്കീതുകാരനെയും പറ യാതെ അതിലെ സുഖിയൻമാർ, സുഖലോലുപൻമാർ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിലായി ഞങ്ങൾ അവരുടെ കാല്പാടുകളിലൂടെ തുടരുന്നവരാണ് (24) അദ്ദേഹം പറയും ഞാൻ നിങ്ങൾക്ക് വന്നിട്ടുണ്ടെങ്കിലുമോ കൂടുതൽ മാർഗദർശകമായതുന്നകൊണ്ട് (നല്ല വഴിയുമായി) നിങ്ങൾ കണ്ടെത്തിയതിനെക്കാൾ അതിന്റെ മേൽ നിങ്ങളുടെ പിതാ ക്കളെ അവർ പറയും നിശ്ചയമായും ഞങ്ങൾ യാതൊന്നിൽ നിങ്ങൾ അതുമായി അയക്കപ്പെട്ടിരിക്കുന്നു അവിശ്വസിച്ചവരാണ്
43:25–29فَٱنتَقَمۡنَا مِنۡهُمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ
وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ
إِلَّا ٱلَّذِي فَطَرَنِي فَإِنَّهُۥ سَيَهۡدِينِ
Passage continues through verse 43:29.
(25) അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു അവരോട്, അവരിൽ നിന്ന് അപ്പോൾ (എന്നാൽ) നോക്കുക എങ്ങനെ ആയെന്ന് പര്യവസാനം, കലാശം കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ വഴിപിഴച്ചുപോകലും, ശിർക്ക് തുടങ്ങിയ ദുർമാർഗങ്ങളെ ആ അനുകരണത്തിന്റെ പേരിൽ ന്യായീകരിക്കലും അറബി മുശ്രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും, അത് മുൻസമുദായങ്ങളുടെയും പതി വായിരുന്നുവെന്നും, പ്രസ്തുത ന്യായീകരണത്തിൽപോലും ഇവർ അവരെ അനു കരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇൗ മഹാവ്യാധി വളരെ കാലമായി മുസ്ലിം സമുദായത്തിലും പടർന്നു പിടിച്ചിരിക്കയാണ്. മുസ്ലിംകൾ വിഗ്രഹാരാധന നടത്താറില്ലെന്ന് സമ്മതിക്കാം. എങ്കിലും ശിർക്ക് പരമായ എത്രയോ മുഖഛായ നൽകപ്പെട്ടുകൊണ്ടുതന്നെസമു ദായത്തിൽ നിലനിന്നുവരുന്നത് ഇൗ അനുകരണം ഒന്നുകൊണ്ടുമാത്രമാണ്. സമു ദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപൻമാരാണ് ഇതിൽ മുമ്പൻമാരെന്നതും അനിഷേധ്യമത്രെ. 23 ഉം 24 ഉം വചനങ്ങളിൽ മുശ്രിക്കുക ളെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ച സംഗതികൾ അക്ഷരം പ്രതി ഇന്ന് നമ്മെക്കു റിച്ചും പറയുനുള്ളത് തന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് 25 -ാം വചനത്തിൽനിന്ന് മനിലാക്കാവുന്നതുമാകുന്നു. അല്ലാഹുവിൽ ശരണം! വിഭാഗം -3 (26) ഇബ്റാഹീം, തന്റെ പിതാ വിനോടും ജനങ്ങളോടും പറഞ്ഞ സന്ദർഭം (ഓർക്കുക): നിശ്ചയ മായും ഞാൻ, നിങ്ങൾ ആരാധിച്ചു വരുന്നവയിൽനിന്നും ഒഴിവായവ നാണ്; 27 പ -എന്നെ സൃഷ്ടിച്ചുണ്ടാക്കി യവൻ ഒഴികെ. കാരണം, അവൻ എനിക്ക് മാർഗദർശനം നൽകിയേ ക്കുന്നതാണ്. 28 പ അത് ധ ആ വാക്യം പ അദ്ദേ ഹത്തിന്റെ പിൻഗാമികളിൽ അവശേ ഷിക്കുന്ന ഒരു വാക്യമാക്കുകയും ചെയ്തു. അവർ (അല്ലാഹുവിങ്കലേ ക്ക്) മടങ്ങിയേക്കാമല്ലോ. 26 പ (27) യാതൊരുവനൊ ഴികെ എന്നെ സൃഷ്ടിച്ചുണ്ടാക്കിയ എന്നാൽ (കാരണം) അവൻ (വഴിയെ) എന്നെ നേർമാർഗത്തിലാക്കും, മാർഗദർശനം നൽകിയേക്കും (28) അതിനെ ആക്കുകയും ചെയ്തു അവശേഷിക്കുന്ന ഒരു വാക്യം തന്റെ പിൻഗാമികളിൽ, പിൻതുടർച്ചക്കാരിൽ അവരായേ ക്കാം, ആകുവാൻ വേണ്ടി മടങ്ങുക ഏകസ്രഷ്ടാവായ അല്ലാഹുവിനെമാത്രമേ ആരാധിക്കാവൂ എന്ന തൗഹീ ദിന്റെ മുദ്രാവാക്യം അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരയിലും നിലനിന്നുപോന്നു. ഇബ്റാഹീം നബി (അ) തന്റെ മക്കളോടും പൗത്രനായ നബി (അ) തന്റെ മക്കളോടും ഇതിനെക്കുറിച്ച് ഒസ്യത്ത് ചെയ്തിട്ടു ള്ളതായും, തങ്ങളുടെ പിതാക്കളായ ഇബ്റാഹീം, ഇസ്ഹാക്വ് (അ) എന്നിവർ സ്വീകരിച്ചുവന്ന ആ തൗഹീദിനെ തങ്ങൾ നിലനിറുത്തുമെന്ന് (അ)ന്റെ മക്കൾ, അദ്ദേഹത്തോട് ഏറ്റു സമ്മതിച്ചതായും സൂ: അൽബ ക്വറഃ (132, 133)യിൽ പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് (അ)ന്റെ സന്തതി കളാകുന്ന വേദക്കാർ മുഖേന അത് ലോകത്ത് നിലനിന്നുംപോന്നു. അനന്തരം, നബി ˜ യുടെ ആഗമനത്തോടുകൂടി സന്തതികളായ അറബികൾ ആ മുദ്രാവാക്യത്തിന്റെ കൊടിവാഹകരായിത്തീരുകയും ചെയ്തു. ഗ്നഞ്ഞപ്പര സ്ലത്ഥപ്പഞ്ചഘ (അതിനെ അവശേഷിക്കുന്ന ഒരു വാക്യമാക്കി) എന്നതി ലുള്ള ക്രിയയുടെ കർത്താവ് ഇബ്റാഹീം (അ) ആണെന്നും, അല്ലാഹു ആണെന്നും വരാം. അല്ലാഹുവാണെന്ന് വെക്കുമ്പോൾ പ്ലഞ്ചഘ എന്നതിന് എന്നും, ഇബ്റാഹീം (അ) ആണെന്നുവെക്കുന്നമ്പോൾ അദ്ദേഹം എന്നും അർത്ഥം കൽപിക്കാം. രണ്ടായിരുന്നാലും ആശയം ഒന്നുതന്നെ. (29) എങ്കിലും, ഇക്കൂട്ടർക്കും, ഇവരുടെ പിതാക്കൾക്കും ഞാൻ സുഖഭോഗം നൽകി; അങ്ങനെ, അവർക്ക് യഥാർത്ഥവും സ്പഷ്ട വുമായ (അഥവാ സ്പഷ്ടമാക്കുന്ന) ഒരു റസൂലും വന്നു. 30 പ അവർക്ക് യഥാർത്ഥം വന്ന പ്പോഴാകട്ടെ, അവർ പറഞ്ഞു: ഇതൊരു ജാലമാണ്; ഞങ്ങൾ ഇതിൽ എന്ന്! (29) എങ്കിലും ഞാൻ സുഖഭോഗം നൽകി ഇക്കൂട്ടർക്ക് അവരുടെ പിതാക്കൾക്കും അവർക്ക് വരുവോളം, അങ്ങനെ അവർക്ക് വന്നു യഥാർത്ഥം ഒരു റസൂലും (ദൈവദൂതനും) പ്രത്യക്ഷനായ, സ്പഷ്ടമാക്കുന്ന
43:30–32وَلَمَّا جَآءَهُمُ ٱلۡحَقُّ قَالُواْ هَٰذَا سِحۡرٞ وَإِنَّا بِهِۦ كَٰفِرُونَ
وَقَالُواْ لَوۡلَا نُزِّلَ هَٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلٖ مِّنَ ٱلۡقَرۡيَتَيۡنِ عَظِيمٍ
أَهُمۡ يَقۡسِمُونَ رَحۡمَتَ رَبِّكَۚ نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَتَّخِذَ بَعۡضُهُم بَعۡضٗا سُخۡرِيّٗاۗ وَرَحۡمَتُ رَبِّكَ خَيۡرٞ مِّمَّا يَجۡمَعُونَ
(30) അവർക്ക് വന്നപ്പോൾ യഥാർത്ഥം അവർ പറഞ്ഞു ഇത് ജാലമാണ് ഞങ്ങൾ അതിൽ അവി ശ്വാസികളാണ് വളരെക്കാലത്തോളം, ധനം, നേതൃത്വം, സ്വാധീനം മുതലായവ നൽകി ഇവ രെയും ഇവരുടെ പൂർവ്വികൻമാരെയും അല്ലാഹു സുഖജീവിതം അനുഭവിക്കു വാൻ വിട്ടു. അവരുടെ ദുർമാർഗത്തിന്റെയും, ശിർക്കിന്റെയും പേരിൽ അല്ലാഹു നടപടി എടുത്തില്ല. ഒടുക്കം യഥാർത്ഥം തുറന്നുകാട്ടുന്ന വേദഗ്രമ്ലവും (ക്വുർ ആനും) സ്പഷ്ടമായ തെളിവുകൾ സഹിതം റസൂലിനെയും അയച്ചുകൊടുത്തു. ഈ അനുഗ്രഹത്തിന് നന്ദികാണിക്കുന്നതിന്പകരം, അത് ജാലമാണെന്ന് പറ ഞ്ഞുതള്ളുകയും നിഷേധിക്കുകയുമാണവർ ചെയ്തത്. (31) അവർ (ഇങ്ങനെയും) പറഞ്ഞു: ഈ (ഈ) രണ്ട് രാജ്യങ്ങളിൽനിന്നുള്ള മഹാനായ ഒരു പുരുഷന്റെ മേൽ ഇറക്കപ്പെട്ടു കൂടേ?! 31 പ അവർ പറയുകയും ചെയ്തു എന്തുകൊണ്ട് ഇറക്കപ്പെട്ടി ല്ല, ഇറക്കപ്പെട്ടുകൂടേ ഈ ഒരു പുരുഷന്റെ (മനുഷ്യ ന്റെ) മേൽ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള മഹാനായ രണ്ട് രാജ്യങ്ങൾ എന്ന് പറഞ്ഞത് മക്കഃയും, മക്കഃയിൽ നിന്ന് ഏതാണ്ട് നാല്പത് നാഴികയോളം കിഴക്കുഭാഗത്തായി സ്ഥിതിചെയ്യു ന്നതും, വളരെ ഫലഭൂയിഷ്ടവുമായ ഒരു രാജ്യമാണ് മിക്ക കാർഷി കോല്പന്നങ്ങളും കൃഷിരഹിതമായ മക്കാനിവാസികൾക്ക് എത്തിച്ചുകൊടു ക്കുന്നത് ആ രാജ്യമത്രെ. മഹത്തായ ഒരു ഗ്രമ്ലമാണെങ്കിൽ, ഈ രണ്ടിലൊരു രാജ്യത്ത് തലയെടുപ്പുള്ള ഏതെങ്കിലും ഒരു മഹാന്റെമേലല്ലേ അത് അവതരിപ്പിക്കേണ്ടത്?! കേവലം ഒരു അനാഥബാലനായി വളർന്ന ഈ സാധുവായ മുഹമ്മദിന്റെ മേൽ അവതരിച്ചത് എന്ത്കൊണ്ടാണ്?! എന്നാണ വർ പറയുന്നത്. ഇതിന് അല്ലാഹുവിന്റെ മറുപടി ഇതാണ്:- (32) (നബിയേ) അവ രാണോ നിന്റെ റ∫ിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹിക ജീവിതത്തിൽ അവരുടെ ജീവിത മാർഗം അവർക്കിടയിൽ നാം തന്നെ ഭാഗിച്ചിരിക്കുകയാണ്. അവരിൽ ചിലരെ ചിലർക്ക് മീതെ നാം പല പടികൾ ഉയർത്തി വെക്കുകയും ചെയ്തിരിക്കുന്നു, അവരിൽ ചിലർ ചിലരെ കീഴ്പ്പെട്ട വരാക്കി വെക്കുവാൻ വേണ്ടി. ധ അതിന് വേണ്ടിയാണത്. പ നിന്റെ റ∫ിന്റെ കാരുണ്യം അവർ ശേഖരി ച്ചുവരുന്നതിനെക്കാൾ ഉത്തമമാകു ന്നു. (32) അവരോ ഭാഗിക്കുന്നു, ഓഹരി ചെയ്യുന്നത് നിന്റെ റ∫ിന്റെ കാരുണ്യം നാം തന്നെ ഓഹരി ചെയ്തിരിക്കുന്നു അവർക്കിടയിൽ അവരുടെ ജീവിതമാർഗം ഐഹികജീവി തത്തിൽ നാം ഉയർത്തുകയും ചെയ്തിരിക്കുന്നു അവരിൽ ചിലരെ ചിലരുടെ മീതെ പല പദവികൾ, പടികൾ ആക്കുവാൻ വേണ്ടി അവരിൽ ചിലർ ചിലരെ കീഴ്പ്പെടുത്തപ്പെട്ട(വർ), വിധേ യമായവർ നിന്റെ റ∫ിന്റെ കാരുണ്യം ഉത്തമമാണ്, നല്ലതാണ് അവർ ശേഖരിച്ചുവരുന്നതിനെക്കാൾ ഈ വചനത്തിൽ നിന്ന് പ്രധാനപ്പെട്ട പല സംഗതികളും മനിലാക്കാ വുന്നതാണ്. 1) കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ച അവിശ്വാസികളുടെ ചോദ്യത്തി നുള്ള മറുപടിയാണിത്. മറുപടിയുടെ ചുരുക്കം ഇതാകുന്നു: ദിവ്യദൗത്യവും) അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു മാത്രം ലഭിക്കുന്നതാണ്. അവന്റെ അനുഗ്രഹങ്ങൾ വിഹിതിച്ചുകൊടുക്കുന്നത്വ്യക്തികൾക്കാകട്ടെ, മാത്രമാകുന്നു. അതിൽ മുൻഗ ണന നൽകേണ്ടതും, ഏറ്റക്കുറവ് വരുത്തേണ്ടതും ആർക്കെല്ലാമാണ്, എങ്ങിനെ യൊക്കെയാണ് എന്നൊക്കെ കണക്കാക്കുന്നതും അവൻതന്നെ. പ്രത്യക്ഷത്തിൽ, മൂലം സിദ്ധിക്കുന്ന ജീവിതമാർഗങ്ങൾപോലും വാസ്ത വത്തിൽ അല്ലാഹു നൽകുന്ന അനുഗ്രഹമത്രെ. പരക്കെ എല്ലാവർക്കും സിദ്ധി ക്കുന്ന അനുഗ്രഹം പോലും അവൻ ഉദ്ദേശിച്ചപ്രകാരം ജനങ്ങൾക്കിടയിൽ വ്യത്യ സ്തമായ തോതിലാണ് അവൻ വിഹിതിച്ചിട്ടുള്ളത്. എന്നിരിക്കെ, മനുഷ്യന്റെ ആഗ്രഹത്തിനോ, പ്രയത്നത്തിനോ, സാമർത്ഥ്യത്തിനോ ഒന്നുംതന്നെ പങ്കില്ലാത്ത ആ അനുഗ്രഹംപ്രവാചകത്വവും ഉദ്ദേശിക്കുന്നവർക്ക് നൽകാ ത്തത് എന്തുകൊണ്ടാണെന്ന് ആക്ഷേപിക്കുവാൻ ഇവർ ആരാണ്? ഇവരാണോ അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓഹരി ചെയ്തുകൊടുക്കുന്നവർ?! ( ) 2) മനുഷ്യരുടെ ജീവിതമാർഗങ്ങൾ അവരവർക്ക് വിഹിതിച്ചുകൊടുക്കു ന്നത്ഭൂമിയിൽ മനുഷ്യൻ വളരെ കുറവായിരുന്ന മുൻകാലങ്ങളിലും, ജനപ്പെരു പ്പംകൊണ്ട് മനുഷ്യസമുദായം പട്ടിണി കിടന്ന് ചാവേണ്ടിവരുമെന്ന് അവിശ്വാസി കളും അല്പവിശ്വാസികളും ഭയപ്പെട്ട് അസ്വസ്ഥരായിത്തീർന്നേക്കുന്ന പിൽക്കാ ലങ്ങളിലും തന്നെയഥാർത്ഥത്തിൽ അല്ലാഹുവാണ്. മനുഷ്യൻ അതിനുവേണ്ടി അന്വേഷണം നടത്തുന്നു, പ്രയത്നിക്കുന്നു. അവനാൽ കഴിയുന്ന സാമർത്ഥ്യങ്ങ ളെല്ലാം പ്രയോഗിക്കുന്നു. അത് ആവശ്യമാണ്താനും. പക്ഷേ, അതുകൊണ്ട് മാത്രം കാര്യം അവസാനിക്കുന്നില്ലെന്ന് കാണാം. കാരണം, ഓരോരുവനും ലഭിക്കുന്ന തിന്റെ അളവ് അവന്റെ ആഗ്രഹത്തിന്റെയോ, പ്രവർത്തനത്തിന്റെയോ, സാമർത്ഥ്യ ത്തിന്റെയോ തോതനുസരിച്ചല്ല. അല്ലാഹു കണക്കാക്കുന്ന തോതനുസരിച്ച് മാത്ര മായിരിക്കും. ബുദ്ധിയിലും, സാമർത്ഥ്യത്തിലും വളരെ പിന്നോക്കമുള്ള ചിലർക്ക് സമ്പൽസമൃദ്ധിയും, വമ്പിച്ച സുഖസൗകര്യങ്ങളും ലഭിക്കുന്നതും, വലിയ ബുദ്ധി മതികളും അതിസമർത്ഥരുമായ ചിലർക്ക് ശുഷ്കിച്ച ജീവിതമാർഗം മാത്രം ലഭി ക്കുന്നതും, ഒരേ കണക്കിന് മുതൽമുടക്കം, ഒരേതരത്തിൽ പ്രവർത്തനവും ഉപ യോഗപ്പെടുത്തി ആസൂത്രിതമായി നടത്തിയാൽപോലും രണ്ടുപേരുടെ അദ്ധ്വാ നഫലങ്ങൾ പരസ്പരം വ്യത്യസ്തമായിത്തീരുന്നതുമെല്ലാം ഇത്കൊണ്ടാകുന്നു. അതെ, യഥാർത്ഥത്തി ൽ ഐഹികജീവിതത്തിലെ ജീവിതമാർഗങ്ങൾ മനുഷ്യർക്കി ടയിൽ ഭാഗിച്ചുകൊടുക്കുന്നത് അല്ലാഹുതന്നെ. ( ) 3) ഉപജീവനമാർഗങ്ങളിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും മനുഷ്യർ പരസ്പരം വ്യത്യസ്ത നിലക്കാരായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ധനം, സന്താനം, ആരോഗ്യം, യോഗ്യത, ബുദ്ധി, അറിവ്, പെരുമാറ്റം എന്നിങ്ങനെ ഏതെ ടുത്താലും ശരി, എണ്ണത്തിലോ, വണ്ണത്തിലോ, സ്വഭാവത്തിലോ, ഉപയോഗത്തിലോ വ്യത്യാസം കാണാതിരിക്കയില്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാനിലക്കും സമൻമാ രായ വ്യക്തികളെ കണ്ടെത്തുക സാധ്യമല്ല. അതെ, അല്ലാഹു ചിലരെക്കാൾ ചിലരെ പല നിലക്കും ഉയർത്തിയാണ് വെച്ചിരിക്കുന്നത്.( ) ഇത്ര വ്യക്തമായി പ്രസ്താ വിച്ചിട്ടില്ലാത്ത ഒരു വമ്പിച്ച യുക്തിതത്വമാണ് നാലാമത്തേത്. ഇങ്ങനെ വ്യത്യ സ്തമായ നിലയിൽ മനുഷ്യർക്ക് അവന്റെ അനുഗ്രഹങ്ങൾ വിഹിതിച്ചുകൊടുക്കു വാനും, ചിലരെ മറ്റ് ചിലരെക്കാൾ ഓരോ നിലക്ക് ഉയർത്തിവെക്കുവാനുള്ള കാര അന്തർഭവിച്ചിരിക്കുന്ന യുക്തി ചിലർ ചിലരെ കീഴ്പെടുത്തിവെക്കുകയാണ്. അതിനുവേണ്ടിയാണത്. ( ) സൂ: ശൂറാ 27 ൽ പ്രസ്താവിച്ചതുപോലെ, എല്ലാവർക്കും ഇഷ്ടംപോലെ ഉപജീവനമാർഗം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കിൽ മനുഷ്യൻ ഭൂമിയിൽ അക്രമവും, കുഴപ്പവും നിറക്കുമായിരുന്നു. നേരെമറിച്ച് എല്ലാവർക്കും ദാരിദ്യ്രവും കഷ്ടപ്പാടുമായിരുന്നാലത്തെ കഥയും അതുതന്നെ. മനുഷ്യരെല്ലാം ഒരേ നില വാരത്തിലുള്ളവരാണെങ്കിൽ, ജോലി ചെയ്യാനും ചെയ്യിക്കാനും, തൊഴിൽശാല കൾ നടത്തുവാനും നടത്തിക്കുവാനും ഉപദേശിക്കുവാനും അത് കേൾക്കുവാ നും, നേതൃത്വം കൊടുക്കുവാനും അത് സ്വീകരിക്കുവാനും, പഠിക്കുവാനും പഠി പ്പിക്കുവാനും ആളെക്കിട്ടുമോ? ദരിദ്രനില്ലെങ്കിൽ ധനവാന്റെ ധനംകൊണ്ടോ, മൂഢ നില്ലെങ്കിൽ ബുദ്ധിമാന്റെ ബുദ്ധിശക്തികൊണ്ടോ, തൊഴിലാളിയില്ലെങ്കിൽ മുത ലാളിയുടെ മൂലധനംകൊണ്ടോ രോഗിയില്ലെങ്കിൽ വൈദ്യന്റെ നൈപുണ്യം കൊണ്ടോ എന്താണ് പ്രയോജനം?! കർഷകനുവേണ്ടി തുണി നെയ്യുവാനും, കച്ച വടക്കാരന് ഭക്ഷണമെത്തിക്കുവാനും രോഗിക്ക് ചികിത്സിക്കുവാനും ആളെക്കി ട്ടുമോ?! ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യർക്കിടയിൽ പരിപൂർണമായ സ്ഥിതിസ മത്വമാണ് നൽകപ്പെട്ടിരിക്കുന്നതെങ്കിൽ, മാനുഷലോകമാസകലം ഒരേ മൂശയിൽ വാർത്തുണ്ടാക്കപ്പെട്ട യന്ത്രങ്ങൾ കണക്കെ മറ്റെന്തോ ഒരു തരം ജീവിയായി മാറു മായിരുന്നേനെ! ഒരാൾ തനിക്കുവേണ്ടി സമ്പാദിച്ച് കുന്നുകൂട്ടുവാനായി മറ്റൊരുവനെ ക്കൊണ്ട് വേലചെയ്യിക്കുന്നു: വേലക്കാരൻ അവന്റെ അന്നത്തെ പട്ടിണിക്ക് പരി ഹാരത്തിനായി അവന് വേലയെടുക്കാൻ മുമ്പോട്ട് വരുന്നു: ഒരാൾ തന്റെ ഉപജീ വനാർത്ഥം മരുന്നുണ്ടാക്കി വിൽപന നടത്തുന്നു; വേറൊരുവൻ തന്റെ രോഗശമ നത്തിനായി അത് തേടിച്ചെന്ന് വില കൊടുത്ത് വാങ്ങുന്നു; ഒരാൾ അധികാരമോ ഹത്താൽ നേതാവായി രംഗത്തിറങ്ങുന്നു; വേറൊരാൾ അയാളുടെ ചില താൽപ ര്യങ്ങളെ മുൻനിറുത്തി അയാൾക്ക് വഴങ്ങുന്നുസ്ല ഇങ്ങനെ പരസ്പരഭിന്നങ്ങ ളായ ഉദ്ദേശ്യങ്ങളിൽ, പരസ്പരഭിന്നമായ സ്വഭാവത്തോടുകൂടി, ആളുകൾ തമ്മതമ്മിൽ ഇണക്കത്തിലും വണക്കത്തിലും കഴിഞ്ഞുകൂടുന്നു. പ്രഥമവീക്ഷണത്തിൽ നോക്കുമ്പോൾ ദരിദ്രന്റെ മുമ്പിൽ ധനികനും, പ്രജ യുടെ മുമ്പിൽ രാജാവും, തൊഴിലാളിയുടെ മുമ്പിൽ മുതലാളിയും, സാധാരണ ക്കാരന്റെ മുമ്പിൽ നേതാവും വലിയവരായിരിക്കാം. എങ്കിലും, അൽപം ഉള്ളോട്ട് കടന്ന് ആലോചിച്ചാൽ, അവരുടെ വലുപ്പവും, യോഗ്യതയും മറ്റേവരെ ആശ്രയി അതെ, ഒരു രണ്ടുതട്ടുക ളെന്നോണം, മനുഷ്യസമുദായത്തിന്റെ ഉയർച്ചതാഴ്ചകളുടെ തട്ടുകളെയും അല്ലാഹു പാകപ്പെടുത്തിവെച്ചിരിക്കുകയാണ്. മനുഷ്യപ്രകൃതിക്ക് അനുയോജ്യ മായി അല്ലാഹു നിശ്ചയിച്ചരുളിയ ഇൗ പ്രകൃതിനിയമത്തെ മാറ്റി തൽസ്ഥാനത്ത് പരിപൂർണമായ ഒരു സ്ഥിതിസമത്വം സ്ഥാപിക്കുവാൻ ഏതൊരു ഇസക്കാർക്കോ സാധ്യമല്ലതന്നെ. (അല്ലാഹുവിന്റെ നടപടിക്രമ ത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുന്നതേയല്ല.) 5) ഐഹികമായ അനുഗ്രഹങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന കൂട്ടത്തിൽ പാരത്രികകാര്യങ്ങളെയും ഓർമിപ്പിക്കുകയെന്നത് പതിവാണ്. അത് ഇവിടെയും കാണാം. ഐഹികജീവിതമാർഗങ്ങളെപ്പറ്റിയാണിവിടെ സംസാരം. അവ കഴിവതും സമ്പാദിക്കുവാനും, അതിന്വേണ്ടുന്ന പരിശ്രമം നടത്തുവാനുംവളരെ പ്രോത്സാഹനമൊന്നും കൂടാതെത്തന്നെമനുഷ്യൻ സ്വയം പ്രേരിതനാ ണ്. അവനവന്റെ കണക്കിൽ അല്ലാഹു ഉദ്ദേശിച്ചത് ലഭിക്കുകയും ചെയ്യും. പക്ഷേ, ഒരു കാര്യം അവൻ പ്രത്യേകം ഓർത്തിരിക്കേണ്ടതുണ്ട്. (നിന്റെ റ∫ിന്റെ കാരുണ്യം അവർ ശേഖരിച്ചുണ്ടാക്കുന്നതിനെക്കാൾ ഉത്തമമാണ്.) എന്നത്രെ അത്. ഇവിടെ വാക്യങ്ങളിലെ സംസാരവിഷയമായ പ്രവാചകത്വമാകുന്ന അനുഗ്രഹവും, അതുമുഖേന ലഭിക്കു വാനിരിക്കുന്ന അനുഗ്രഹങ്ങളുമാകുന്നു. എന്നുവെച്ചാൽ, ശാരീരികവും, ഐഹി കവുമായ സുഖസൗകര്യങ്ങൾ സമ്പാദിക്കുവാൻ മനുഷ്യൻ ശ്രമിക്കുന്നു; വാസ്ത വത്തിൽ അതിനെക്കാൾ ആവശ്യമായിട്ടുള്ളത് ആത്മീയവും പാരത്രികവുമായ സുഖസൗകര്യങ്ങൾ സമ്പാദിക്കുവാൻ പരിശ്രമിക്കുകയാണ്; കാരണം, അതത്രെ മറ്റേതിനെക്കാൾ ഉത്തമം എന്ന് താൽപര്യം. അടുത്ത വചനങ്ങളിൽനിന്ന് ഇപ്പറഞ്ഞത് കൂടുതൽ വ്യക്തമാകുന്നതാണ്:-
43:33–34وَلَوۡلَآ أَن يَكُونَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ لَّجَعَلۡنَا لِمَن يَكۡفُرُ بِٱلرَّحۡمَٰنِ لِبُيُوتِهِمۡ سُقُفٗا مِّن فِضَّةٖ وَمَعَارِجَ عَلَيۡهَا يَظۡهَرُونَ
وَلِبُيُوتِهِمۡ أَبۡوَٰبٗا وَسُرُرًا عَلَيۡهَا يَتَّكِـُٔونَ
(33) മനുഷ്യർ (എല്ലാവരും) ഒരേ ഒരു സമുദായമായിത്തീരുകയി ല്ലായിരുന്നുവെങ്കിൽ, പരമകാരുണി കനിൽ (അല്ലാഹുവിൽ) അവിശ്വസി ക്കുന്നവർക്ക് നാം ഉണ്ടാക്കിക്കൊടു ക്കുമായിരുന്നു. അവരുടെ വീടു കൾക്ക് വെള്ളികൊണ്ടുള്ള മേൽപു രകളും, അവർക്ക് (മേൽപോട്ട്) കയ റിപ്പോകുവാനുള്ള കോണികളും,- (34) അവരുടെ വീടുകൾക്ക് (വെള്ളികൊണ്ടുള്ള) വാതിലുകളും, അവർക്ക് ചാരിയിരിക്കുവാനുള്ള കട്ടിലുകളും. 35 പ (കൂടാതെ) സ്വർണാലങ്കാ രവും! (വാസ്തവത്തിൽ) അതെ ല്ലാം, ഐഹികജീവിതത്തിന്റെ ഉപ കരണമല്ലാതെ (മറ്റൊന്നും) അല്ലത ന്നെ. നിന്റെ രക്ഷിതാവിന്റെ അടു ക്കൽ പരലോകം, (സൂക്ഷിക്കുന്ന) ഭയഭക്തൻമാർക്കാകുന്നു. പ ഇല്ലായിരുന്നെങ്കിൽ ആയിരിക്കൽ മനുഷ്യർ ഒരു (ഏക) സമുദായം നാം ആക്കുമായിരുന്നു, ഉണ്ടാക്കുമായിരുന്നു അവിശ്വസിക്കുന്നവർക്ക് പരമകാരുണികനിൽ അവരുടെ വീടു കൾക്ക് മേൽപുരകൾ വെള്ളിയാൽ, വെള്ളികൊണ്ട് കോണി പ്പടികളും അവയിൽകൂടി, അതിൻമേൽ അവർ വെളിക്കുവരും, അവർ കയറുന്ന (34) അവരുടെ വീടുകൾക്ക് വാതിലുകളും കട്ടിലു കളും അവയിൽ, അതിൻമേൽ അവർ ചാരിയിരിക്കും.
43:35–46وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ
وَمَن يَعۡشُ عَن ذِكۡرِ ٱلرَّحۡمَٰنِ نُقَيِّضۡ لَهُۥ شَيۡطَٰنٗا فَهُوَ لَهُۥ قَرِينٞ
وَإِنَّهُمۡ لَيَصُدُّونَهُمۡ عَنِ ٱلسَّبِيلِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ
Passage continues through verse 43:46.
(35) സ്വർണവും, അലങ്കാരവും, തങ്കവും, മോടിയും അവയെല്ലാം തന്നെ, അവയെല്ലാം അല്ല ഉപകരണം തന്നെയാണ്, ഉപകരണമല്ലാതെ ഐഹികജീവിതത്തിന്റെ പരലോകമാകട്ടെ നിന്റെ റ∫ിന്റെ അടു ക്കൽ സൂക്ഷിക്കുന്നവർക്കാണ്, ഭയഭക്തൻമാർക്കാണ് ഐഹികവിഭവങ്ങളും, സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ അടുക്കൽ ഒട്ടും വിലപ്പെട്ടതല്ല. വേണമെങ്കിൽ, അല്ലാഹുവിൽ വിശ്വസിക്കാത്ത എല്ലാവർക്കും അവരുടെ വീടും ഉപകരണങ്ങളുമെല്ലാം വെള്ളിയും സ്വർണവും ആകുമാറ് വമ്പിച്ച തോതിൽ സുഖസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്നതിൽ അല്ലാഹുവിന് യാതൊരു മുടക്കുമില്ല. പക്ഷേ, അത് കണ്ട് മറ്റുള്ളവർ വഞ്ചിതരായി വഴിപിഴച്ചു പോകുകയും, അങ്ങനെ എല്ലാവരും ഒരുപോലെ ആയിത്തീരുകയും ചെയ്യാൻ കാരണമാകും. അതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്ന്. അല്ലാതെ, ഐഹിക സുഖസൗകര്യങ്ങൾക്ക് വില കൽപിച്ചതുകൊണ്ടല്ല. അവ എത്ര തന്നെ ഉന്നതത രമായിരുന്നാലും ശരി, താൽക്കാലികവും നശ്വരമാകുന്നു. നേരെമറിച്ച് പരലോ എത്രയോ ഉയർന്നതും, നശിച്ചുപോകാത്ത തുമാണ്. അതാണെങ്കിൽ, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ച് ജീവി ക്കുന്ന ഭയഭക്തന്മാർക്കുള്ളതാണ്താനും. നബി ˜ പറയുന്നു: സ്വർണത്തിന്റെയും, വെള്ളിയുടെയും പാത്രങ്ങളിൽ കുടിക്കുകയും, അവയുടെ തളികകളിൽ തിന്നുകയും ചെയ്യരുത്. കാരണം, അത് ഇഹത്തിൽ അവർക്ക് പര ലോകത്തിൽ മു.) വേറൊരു ഹദീഥിൽ നബി ˜ പറയുന്നു: അല്ലാഹുവിന്റെ അടുക്കൽ ഒരു കൊതുവിന്റെ ചിറകിന് സമാനമുണ്ടായിരുന്നുവെങ്കിൽ, അതിൽനിന്ന് ഒരിക്കലും ഒരു അവിശ്വാ സിക്ക് ഒരു മുറുക്ക് വെള്ളം അവൻ കുടിക്കുവാൻ ജ.) ഇൗ ലോകത്ത് ഒരാൾക്ക് എന്ത്തന്നെ സമ്പാദിക്കുവാൻ കഴിഞ്ഞാലും അവൻ അതിൽനിന്ന് യഥാർത്ഥത്തിൽ അനുഭവിക്കുന്നത് എത്രമാത്രമായിരിക്കുമെന്ന് ഒരു ഹദീഥിൽ നബി ˜ വിവരിച്ചിട്ടുള്ളത് നോക്കുക: "എന്റെ ധനം! എന്റെ ധനം! എന്ന് മനുഷ്യൻ പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ അവന്റെ ധന ത്തിൽനിന്ന് അവനുള്ളത് മൂന്നെണ്ണമാണ്: അവൻ തിന്ന് നശിപ്പിച്ചത്. അല്ലെങ്കിൽ അവൻ ഉടുത്ത് പഴക്കിയത്. അല്ലെങ്കിൽ അവൻ (ധർമം) കൊടുത്തു (പിന്നേക്ക്) സൂക്ഷിച്ചുവെച്ചത്. ഇവയെല്ലാത്തതെല്ലാം പോയിപ്പോകുന്നതും, അവൻ ജന ങ്ങൾക്കായി വിട്ടേക്കുന്നതുമാകുന്നു'. (മു.) വിഭാഗം- 4 (36) പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരി ഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊ ടുക്കും; എന്നിട്ട് അവൻ അവന് കൂട്ടാ ളിയായിരിക്കും. 37 പ അവർ (പിശാചുക്കൾ) ആകട്ടെ, അവരെ (യഥാർത്ഥ) മാർഗ ത്തിൽനിന്ന് തടയുന്നതുമാകുന്നു. തങ്ങൾ നേർമാർഗം പ്രാപിച്ചവരാ ണെന്ന് അവർ കണക്കാക്കുകയും ചെയ്യും. 36 പ കൂട്ടാളിയാണ് (37) നിശ്ചയമായും അവർ അവരെ തടയും, തടുക്കും വഴിയിൽ നിന്ന് അവർ കണക്കാക്കുക (വിചാരിക്ക)യും ചെയ്യും അവർ നേർമാർഗം പ്രാപി ച്ചവരാണെന്ന് അല്ലാഹുവിനെ ഭയപ്പെടാതെയും, അവന്റെ നിയമനിർദ്ദേശങ്ങൾ വിലവെക്കാ തെയും ഇരിക്കുന്നവർക്ക് ലഭിക്കുന്ന കൂട്ടാളികൾ പിശാചുക്കളായിരിക്കും. പിശാ ചുക്കൾ മനുഷ്യരെ വഴിപിഴപ്പിക്കുകയും, എല്ലാ തോന്നിയവാസങ്ങളും ഭൂഷണ മാക്കി കാണിച്ചു കൊടുക്കുകയുമാണ് ചെയ്യുക എന്ന് പറയേണ്ടതില്ല. തങ്ങൾ സ്വീകരിച്ച മാർഗമാണ് കൂടുതൽ നല്ല മാർഗമെന്ന ധാരണ വന്നുകഴിഞ്ഞാൽ പിന്നെ എന്തിനും ധൃഷ്ടരാവുകയാണല്ലോ അതിന്റെ ഫലം. ഈ പിശാചുക്കൾ മനുഷ്യവർഗത്തിലും, ജിന്നുവർഗത്തിലുമുള്ള പിശാചുക്കളായിരിക്കാവുന്നതാണ്. (സൂ: ഹാമീം സജദഃ 25 ഉം വിവരണവും നോക്കുക.) പരലോകത്ത് ചെല്ലുമ്പോൾ ഈ കൂട്ടാളികളും അവരും തമ്മിൽ പിണങ്ങുന്നതുമാണ്:- (38) അങ്ങനെ, നമ്മുടെ അടു ക്കൽ വരുമ്പോൾ അവൻ (കൂട്ടാളി യോട്) പറയും: അയ്യോ! എന്റെയും നിന്റെയും ഇടയ്ക്ക് ഉദയാസ്തമയ ങ്ങളുടെ (അത്ര) ദൂരമുണ്ടായിരുന്നെ ങ്കിൽ അപ്പോൾ, (ആ) കൂട്ടുകാരൻ എത്രയോ ചീത്ത! 39 പ ഹേ, (കൂട്ടരേ,) നിങ്ങൾ അക്രമം പ്രവർത്തിച്ചിരിക്കയാൽ നിങ്ങൾ (ഇരുകൂട്ടരും) ശിക്ഷയിൽ പങ്ക് ചേരുന്നവരാണെന്നുള്ളത് അന്ന് നിങ്ങൾക്ക് ഉപകാരം ചെയ്യു ന്നതല്ലതന്നെ. 38 പ അങ്ങനെ അവൻ നമ്മുടെ അടുക്കൽ വന്നാൽ അവൻ പറയും അയ്യോ ഉണ്ടായെങ്കിൽ നന്നായേനെ എന്റെയും നിന്റെയും ഇടയിൽ ഉദയാസ്തമയങ്ങളുടെ അകലം, ദൂരം അപ്പോൾ എത്ര ചീത്ത ഇണ, കൂട്ടുകാരൻ (39) നിങ്ങൾക്ക് ഉപകാരം ചെയ്യു ന്നതേയല്ല അന്ന്, ആ ദിവസം നിങ്ങൾ അക്രമം ചെയ്തിരിക്കെ പങ്ക് ചേരുന്നവർ (ഉദയസ്ഥാനം) എന്നതിന്റെ ദ്വിവചനമാണ് എന്ന വാക്ക്. ഏതെ ങ്കിലും തുല്യസ്ഥാനമുള്ള രണ്ടെണ്ണത്തെ ഉദ്ദേശിച്ച് ആ രണ്ടിലൊന്നിന്റെ ഏകവ ചനത്തിന് ദ്വിവചന ( ) രൂപം നൽകി ഉപയോഗിക്കുന്ന ഒരു സമ്പ്രദായം അറ ബിഭാഷയിലുണ്ട്. മാതാക്കളെ ഉദ്ദേശിച്ച് (രണ്ട് പിതാക്കൾ) എന്നും, സൂര്യ ചന്ദ്രന്മാരെ ഉദ്ദേശിച്ച് യ്യഷഞ്ചഞ്ഞയ (രണ്ട് ചന്ദ്രൻമാർ) എന്നും മറ്റും പറയാറുള്ളത് ഇത നുസരിച്ചാകുന്നു. ഇഹത്തിൽവെച്ച് അക്രമപ്രവർത്തനങ്ങളിൽ അവർ കൂട്ടാളിക ളായിരുന്നത്പോലെ, പരലോകശിക്ഷയിലും അവർ കൂട്ടുകാരായിരിക്കും. എന്നാൽ മുമ്പത്തെ സ്നേഹബന്ധത്തിന് പകരം അന്ന് അവർക്കിടയിൽ അറപ്പും വെറുപ്പുമായിരിക്കും ഉണ്ടായിരിക്കുക. (40) എന്നാൽ, (നബിയേ) ബധി രൻമാരെ നീ കേൾപ്പിക്കുമോ? അല്ലെങ്കിൽ, അന്ധൻമാരെയും, സ്പഷ്ടമായ വഴിപിഴവിലായവ രെയും നീ നേർമാർഗം കാട്ടുമോ?! 41 പ എനി, നിന്നെ നാം (ഇവിടെ നിന്ന്) കൊണ്ടുപോകുകയാണെ ങ്കിൽ, അവരോട് നിശ്ചയമായും നാം ശിക്ഷാ നടപടി എടുക്കുന്നവ രാകുന്നു. 42 പ അല്ലെങ്കിൽ, അവരോട് നാം താക്കീത് ചെയ്തത് (ശിക്ഷ) നിനക്ക് കാട്ടിത്തരുകയാണെങ്കിലും, നിശ്ചയമായും നാം അവരോട് (അ തിന്) കഴിവുള്ളവരാകുന്നു. 40 പ അപ്പോൾ (എന്നാൽ) നീ കേൾപ്പിക്കുമോ ബധിരൻമാ രെ, ചെവി കേൾക്കാത്തവരെ അല്ലെങ്കിൽ നീ വഴി കാട്ടുമോ അന്ധൻമാർക്ക് ആയവനെയും സ്പഷ്ടമായ വഴി പിഴ വിൽ (41) എനി, (എന്നാൽ) നിന്നെ നാം കൊണ്ടുപോകുകയാ എന്നാൽ നിശ്ചയമായും നാം അവരോട് പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്. (42) അല്ലെ ങ്കിൽ നിനക്ക് നാം കാട്ടിത്തരുന്നുവെങ്കിൽ നാമവരോട് താക്കീത് (വാഗ്ദത്തം) ചെയ്തത് എന്നാൽ നിശ്ചയമായും നാം അവരുടെമേൽ (അവരോട്) കഴിവുള്ളവരാണ് നബി ˜ ചരമം പ്രാപിച്ചാലും, അവരിൽ അല്ലാഹു ശിക്ഷാനടപടി എടുക്കാ തിരിക്കയില്ല; അല്ലെങ്കിൽ നബി ˜ ജീവിച്ചിരിക്കെത്തന്നെ വേണമെങ്കിലും അല്ലാ ഹുവിന് അതിന് കഴിവുണ്ട് എന്ന് സാരം. നബി ˜ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇസ്ലാമിന്റെ കൊടി പറക്കുകയും, അവർ നിശ്ശേഷം പരാജയമടഞ്ഞ് കീഴടങ്ങു കയും ചെയ്തുവല്ലോ. (43) ആകയാൽ, നിനക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിനെ നീ മുറുകെ പിടിച്ചു കൊള്ളുക. നീ (ശരിക്ക്) നേരായ പാതയിൽ തന്നെയാകുന്നു. പ അതാകട്ടെ, നിനക്കും, നിന്റെ ജനതക്കും നിശ്ചയമായും ഒരു കീർത്തിയാകുന്നു. വഴിയെ നിങ്ങളോട് (അതിനെപ്പറ്റി) ചോദിക്ക പ്പെടുകയും ചെയ്യും. 43 പ ആകയാൽ നീ മുറുകെ പിടിക്കുക വഹ്യ് (ബോ ധനം) നൽകപ്പെട്ടതിനെ നിനക്ക് നിശ്ചയമായും നീ പാത (വ ഴി)യിലാണ് നേരായ, ചൊവ്വായ (44) നിശ്ചയമായും അത് നിനക്ക് ഒരു കീർത്തി (സ്മരണ) തന്നെ നിന്റെ ജനതക്കും വഴി യെ, പിന്നീട് നിങ്ങളോട് ചോദിക്കപ്പെടുകയും ചെയ്യും. ഞ്ചരജ (ദിക്ർ) എന്ന വാക്കിന് സ്മരണ, കീർത്തി, ഉപയോഗം, പ്രശസ്തി, സന്ദേ ശം, എന്നിങ്ങനെ സന്ദർഭോചിതം പല അർത്ഥങ്ങളും വരാവുന്ന താണ്. കീർത്തി, പ്രശസ്തി എന്നിങ്ങനെയുള്ള അർത്ഥമാണ് ഇവിടെ പല മഹാ ന്മാരും സ്വീകരിച്ചിട്ടുള്ളത്. അനുയായികളായിരിക്കുന്ന കാലത്തോളം മുസ്ലിംകൾക്ക് പൊതുവിലും, അറബികൾക്ക് പ്രത്യേകിച്ചും അതൊരു കീർത്തി തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. (45) നിന്റെ മുമ്പ് നമ്മുടെ റസൂ ലുകളായി നാം അയച്ചിട്ടുള്ളവരോട് ചോദി(ച്ചു നോ)ക്കുക; പരമകാരു ണികന് പുറമെ, ആരാധിക്കപ്പെടുന്ന വല്ല ദൈവങ്ങളെയും നാം ഏർപ്പെ ടുത്തിയിട്ടുണ്ടോ എന്ന്?! 45 പ ചോദിക്കുക നാം അയച്ചവരോട് നിന്റെ മുമ്പായി നമ്മുടെ ദൂതൻമാരിൽനിന്ന് നാം ആക്കി (ഏർപ്പെടുത്തി)യിരിക്കു ന്നുവോ (എന്ന്) പരമകാരുണികനെ കൂടാതെ (പുറമെ) വല്ല ദൈവങ്ങളെ (ആരാധ്യൻമാരെ)യും ആരാധിക്കപ്പെടുന്ന മുൻകഴിഞ്ഞുപോയ റസൂലുകളോട് ചോദിച്ചുനോക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മുൻവേദഗ്രമ്ലങ്ങൾ പരിശോധിക്കുകയും, അവയെപ്പറ്റി അറിയുന്നവ രോട് അന്വേഷിക്കുകയും ചെയ്യുക എന്നത്രെ. മുൻകഴിഞ്ഞ ഒരു റസൂലും, ഒരു വേദഗ്രമ്ലവും, തൗഹീദല്ലാതെ പ്രബോധനം ചെയ്തിട്ടില്ലെന്ന് താൽപര്യം. വിഭാഗം- 5 (46) നമ്മുടെ ദൃഷ്ടാന്തങ്ങളു മായി അവന്റെ പ്രമു ഖൻമാരുടെയും അടുക്കലേക്ക് നാം മൂസായെ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: നിശ്ചയ മായും ഞാൻ (സർവ്വ) ലോകരക്ഷി താവിന്റെ 47 പ അങ്ങനെ, അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരിൽ ചെന്ന പ്പോൾ, അവരതാ അവയെപ്പറ്റി ചിരി ക്കുന്നു (പരിഹസിക്കുന്നു) ! 48 പ ഒരു ദൃഷ്ടാന്തവും തന്നെ, അതിന്റെ ഇണയെക്കാൾ വലുതായി ക്കൊണ്ടല്ലാതെ നാം അവർക്ക് കാണി ച്ചുകൊടുത്തിരുന്നില്ല. നാം അവരെ ശിക്ഷമൂലം പിടിക്കുകയും മടങ്ങുവാൻവേണ്ടി. (46) നാം അയച്ചിട്ടുണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്ത ങ്ങളുമായി അടുക്കലേക്ക് അവന്റെ (പ്രമുഖ) സംഘക്കാരിലേക്കും എന്നിട്ടദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ ദൂതനാണ് (സർവ്വ) ലോക രക്ഷിതാവിന്റെ
43:47–54فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنۡهَا يَضۡحَكُونَ
وَمَا نُرِيهِم مِّنۡ ءَايَةٍ إِلَّا هِيَ أَكۡبَرُ مِنۡ أُخۡتِهَاۖ وَأَخَذۡنَٰهُم بِٱلۡعَذَابِ لَعَلَّهُمۡ يَرۡجِعُونَ
وَقَالُواْ يَـٰٓأَيُّهَ ٱلسَّاحِرُ ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهۡتَدُونَ
Passage continues through verse 43:54.
(47) അങ്ങനെ അദ്ദേഹം അവർക്ക് വന്നപ്പോൾ നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് അപ്പോഴതാ അവർ അവയെപ്പറ്റി ചിരിക്കുന്നു (48) അവർക്ക് നാം കാട്ടിക്കൊടുത്തിരുന്നില്ല ഒരു ദൃഷ്ടാന്തവും അത് ആവാതെ അധികം വലുത് അതിന്റെ സഹോദരി (ഇണ)യെക്കാൾ നാമവരെ പിടിക്കയും ചെയ്തു ശിക്ഷകൊണ്ട്, ശിക്ഷമൂലം അവരാ കുവാൻ വേണ്ടി മടങ്ങുക (മടങ്ങുവാൻ) ക്ഷാമം, വരൾച്ച, വെട്ടുകിളി, പേൻ, തവള, രക്തം, വെള്ളപ്പൊക്കം ഇങ്ങനെ ഒന്നിനൊന്ന് വലുതായ പല ശിക്ഷകളും അവരെ ബാധിച്ചു. അവർ മടങ്ങിയില്ല. (49) അവർ പറയുകയും ചെയ്തു: ഹേ, ജാലവിദ്യക്കാരാ! നിന്റെ റ∫് നിന്റെ പക്കൽ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച് നീ ഞങ്ങൾക്കുവേണ്ടി അവനോട് പ്രാർത്ഥിക്കുക; നിശ്ചയമായും, ഞങ്ങൾ നേർമാർഗം പ്രാപിക്കുന്നവ 50 പ എന്നിട്ട്, നാം അവ രിൽനിന്ന് ശിക്ഷയെ തുറവിയാക്കി ക്കൊടുത്തപ്പോൾ, അവരതാ (കരാ റ്) ലംഘനം ചെയ്യുന്നു! 49 പ അവർ പറയുകയും ചെയ്തു ഹേ ജാലവിദ്യക്കാരാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക നിന്റെ റ∫ിനോട് അവൻ ഉടമ്പടി (വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതുകൊണ്ട് നിന്റെ അടുക്കൽ (നി ന്നോട്) നിശ്ചയമായും ഞങ്ങൾ നേർമാർഗം പ്രാപിക്കുന്ന (സ്വീകരി ക്കുന്ന)വരാണ് (50) എന്നിട്ട് നാം തുറവിയാക്കി (നീക്കി)യപ്പോൾ അവരിൽനിന്നും ശിക്ഷയെ അപ്പോൾ അവരതാ ലംഘി ക്കുന്നു, ഉടക്കുന്നു മൂസാ നബി (അ)യെ വിളിച്ചത് പരിഹാ സമെന്ന നിലക്കായിക്കൊള്ളണമെന്നില്ല. ഇവിടെ പരിഹാസത്തിന്റെ സന്ദർഭമല്ല ല്ലോ. ജാലവിദ്യക്കാർക്കും, ജാലവിദ്യക്കും വളരെ സ്ഥാനം കൽപിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. ആ നിലക്ക് ആദ രിച്ചുകൊണ്ടുള്ള ഒരു പ്രയോഗമായിരിക്കും അതെന്ന് കരുതേണ്ടിയിരിക്കുന്നു. മൂസാ നബി (അ)യുടെ പ്രവാചകത്വത്തെയും വിശ്വസിച്ചാൽ ശിക്ഷ ഒഴിവാക്കാ മെന്ന വാഗ്ദാനം മുതലായതിനെയും ഉദ്ദേശിച്ചായിരിക്കും (നിന്റെ അടു ക്കൽ ഉടമ്പടി ചെയ്തുവെച്ചതനുസരിച്ച്) എന്ന് പറഞ്ഞത്. ഓരോ ശിക്ഷയും അനുഭവപ്പെടുമ്പോൾ, അതിൽനിന്ന് രക്ഷപ്പെട്ടാൽ തങ്ങൾ മേലിൽ നേർമാർഗം സ്വീകരിച്ചുകൊള്ളാമെന്ന് അവർ ഏറ്റുപറയുകയും, രക്ഷക്ക്വേണ്ടി പ്രാർത്ഥിക്കു വാൻ മൂസാ നബി (അ)യോട് അപേക്ഷിക്കുകയും ചെയ്യും. രക്ഷപ്പെട്ടുകഴിഞ്ഞാൽ വീണ്ടും പഴയനിലതന്നെ തുടരുകയാണവർ ചെയ്തിരുന്നത്. (51) തന്റെ ജനങ്ങ ളിൽ വിളിച്ച് പറഞ്ഞു ധ വിളംബരം ചെയ്തു പ ; അവൻ പറഞ്ഞു: ജനങ്ങളേ, മിസ്റിന്റെ ഭരണാധി പത്യം എനിക്കല്ലയോ?! ഈ നദി കൾ എന്റെ താഴ്ഭാഗത്തുകൂടി ഒഴു കുകയും ചെയ്യുന്നു (വല്ലോ)?! അപ്പോൾ, നിങ്ങൾ കണ്ടറിയു ന്നില്ലേ?! 52 പ നിന്ദ്യനായുള്ളവ നും, വ്യക്തമായി സംസാരിച്ചേക്കാ ത്തവനുമായ ഇവനെക്കാൾ ഉത്ത മൻ ഞാനാകുന്നു. ധ ഇതും നിങ്ങൾക്ക് കണ്ടുകൂടേ പ 53 പ ധ അവൻ പറയു ന്നത് നേരാണെങ്കിൽ പ അവന്റെ മേൽ സ്വർണംന്നകൊണ്ടുള്ള വളകൾ ഇട്ടുകൊടുക്കപ്പെടാത്തതെന്താണ്?! അല്ലെങ്കിൽ, അവനോടൊപ്പം കൂട്ടു ചേർന്നുകൊണ്ട് മലക്കുകൾ വരു കയോ (54) അങ്ങനെ, അവൻ തന്റെ ജനതയെ ലഘുവാക്കി ധ വിഡ്ഢിക ളാക്കി പ ത്തീർത്തു; അതിനാൽ അവർ അവനെ അനുസരിച്ചു. നിശ്ചയ മായും അവർ, തോന്നിയവാസിക ളായ ഒരു ജനതയായിരുന്നു. 51 പ വിളിച്ചു (പറഞ്ഞുവിളംബരപ്പെടുത്തി) അവന്റെ ജനതയിൽ അവൻ പറഞ്ഞു എന്റെ ജനങ്ങളേ എനി ക്കല്ലയോ മിസ്റി (ഈജിപ്തി)ലെ രാജത്വം, ആധിപത്യം ഈ നദികൾ നടക്കുകയും ചെയ്യുന്നു എന്റെ അടിയിൽകൂടി അപ്പോൾ നിങ്ങൾ കണ്ടറിയുന്നില്ലേ (52) അഥവാ (അതല്ല) ഞാൻ ഉത്തമനാണ് ഈ ഒരുവനെക്കാൾ അവൻ നിന്ദ്യ നാണ് (അങ്ങനെയുള്ള) അവൻ ആയേക്കുകയുമില്ല (ആകാറാകുകയുമി ല്ല) വ്യക്തമാക്കും (വ്യക്തമായി സംസാരിക്കും) (53) എന്നാൽ (എങ്കിൽ) ഇട്ടുകൊടുക്കപ്പെടാത്തതെന്ത്, എന്തുകൊണ്ട് ഇടപ്പെട്ടില്ല അവന്റെ മേൽ വളകൾ സ്വർണം കൊണ്ടുള്ള അല്ലെങ്കിൽ വരുകയോ (ചെയ്യാത്തതെന്ത്) അവനോടൊപ്പം മലക്കുകൾ ഇണ (കൂ ട്ട്) ചേർന്നവരായിക്കൊണ്ട് (54) അങ്ങനെ അവൻ ലഘുവാക്കി (വി ഡ്ഢികളാക്കി) തന്റെ ജനതയെ,ജനങ്ങളെ അതിനാൽ (എന്നിട്ട്) അവർ അവനെ അനുസരിച്ചു നിശ്ചയമായും അവരായിരുന്നു, ആകുന്നു തോന്നിയവാസികളായ ഒരു ജനത മിസ്റിലെ (ഈജിപ്തിലെ) ഭരണാധിപതിയാണ് താൻ; ആ നാടിനെ ഫലഭൂ യിഷ്ടമാക്കുന്ന നീല നദിയും, അതിന്റെ ശാഖകളുമെല്ലാം തന്റെ രാജകൊട്ടാര ങ്ങളുടെ താഴെ ഒഴുകുന്നു: അതവന്റെ അധികാരാതിർത്തിയിലും അധീനത്തിലു മാണ്താനും. എന്നിരിക്കെ, തനിക്കല്ലാതെ മറ്റൊരാൾക്കും ആ നാട്ടിൽ പ്രതാപ ത്തിന് അർഹതയില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. അതേസമയത്ത് മൂസാ നബി (അ)യാകട്ടെ, ഒരു ദരിദ്രൻ, അധമവർഗമായി ഗണിക്കപ്പെടുന്ന ലിൽ ജനിച്ചവൻ; വാചാലതപോലുമില്ലാത്തവൻ! എന്നിരിക്കെ, അവൻ എങ്ങനെ നേതാവാകും? നേതാവായി നിശ്ചയിക്കപ്പെടുന്നവർക്ക്നാട്ടിലെ പതിവുപ്രകാരം -അണിയിക്കപ്പെടാറുള്ള സ്വർണവളകളോ, ഔദ്യോഗിക ചി”ങ്ങളോ വേണ്ട തുണ്ട്. അതും അവന് ലഭിച്ചിട്ടില്ല. അവൻ പറയുന്നത് ശരിയാണെന്ന് തെളിയി ക്കുമാറ് അവന്റെ ഒന്നിച്ച് കുറെ മലക്കുകൾ അയക്കപ്പെട്ടിരുന്നുവെങ്കിൽ അവന്റെ സമ്മതിക്കാമായിരുന്നു. അതും ഇല്ല. എന്നിങ്ങനെയുള്ള പല പ്രചാ രവേലകൾ നടത്തി തന്റെ ജനതയെ സ്വന്തം അഭീഷ്ടത്തിന് അനുകൂ ലികളാക്കിത്തീർത്തു. ദുർന്നടപ്പിൽ മൂടുറച്ചിരുന്ന അവർ അവന്റെ ഇംഗിതത്തിന് വഴങ്ങുകയും ചെയ്തു.
43:55–59فَلَمَّآ ءَاسَفُونَا ٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ
فَجَعَلۡنَٰهُمۡ سَلَفٗا وَمَثَلٗا لِّلۡأٓخِرِينَ
۞وَلَمَّا ضُرِبَ ٱبۡنُ مَرۡيَمَ مَثَلًا إِذَا قَوۡمُكَ مِنۡهُ يَصِدُّونَ
Passage continues through verse 43:59.
(55) അങ്ങനെ, അവർ നമ്മെ കോപിപ്പിച്ചപ്പോൾ, നാം അവരോട് പ്രതികാര (ശിക്ഷാ) നടപടിയെടു ത്തു. എന്നിട്ട് അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു. 56 പ അങ്ങനെ, പിന്നീടുള്ളവർക്ക് അവരെ നാം മുൻമാതൃകയും, ഉപ മയും ആക്കി. പ അങ്ങനെ അവർ നമ്മെ കോപിപ്പിച്ചപ്പോൾ (അതൃപ്തമാ യി) പെരുമാറിയപ്പോൾ നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു അവരോട് എന്നിട്ട് നാമവരെ മുക്കി (നശിപ്പിച്ചു) എല്ലാവരെ യും, മുഴുവനും (56) അങ്ങനെ അവരെ നാം ആക്കി ഒരു മുൻമാ തൃക (മുൻകഴിഞ്ഞ സംഭവം) ഒരു മാതൃകയും, ഉപമയും പിന്നീ ടുള്ളവർക്ക് തന്റെ ജനതയെയും സമുദ്രത്തിൽ മുക്കി നശിപ്പിച്ച സംഭവം പ്രസിദ്ധമാണല്ലോ. വിഭാഗം- 6 (57) (നബിയേ) മർയമിന്റെ മകൻ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ട പ്പോൾ, അപ്പോഴതാ, നിന്റെ ജനത അതിനെക്കുറിച്ച് (ആഹ്ളാദിച്ച്) ആർത്ത് വിളിക്കുന്നു! 58 പ അവർ പറയുകയും ചെയ്തു: ഞങ്ങളുടെ ആരാധ്യൻമാ രാണോ ഉത്തമം, അതോ അദ്ദേ നിന്നോട് ഒരു തർക്കമായി ട്ടല്ലാതെ അതിനെ അവർ ആക്കുന്നി ല്ല. പക്ഷേ, (അത്രയുമല്ല) അവർ തർക്കശീലൻമാരായ ഒരു ജനതയാ കുന്നു. (59) അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടി യാനല്ലാതെ (മറ്റൊന്നും) അല്ല; സന്തതികൾക്ക് അദ്ദേ ഹത്തെ നാം ഒരു മാതൃകയാക്കു കയും ചെയ്തിരിക്കുന്നു. 60 പ നാം ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, ഭൂമിയിൽ (നിങ്ങൾക്ക്) പകരം വരുമാറ് നിങ്ങളിൽനിന്നുത ന്നെ മലക്കുകളെ നാം ഏർപ്പെടുത്തി യിരിക്കുന്നു. 57 പ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോൾ മർയമിന്റെ മകൻ ഒരു ഉപമ (ഉദാഹരണം, മാതൃക)യായി അപ്പോഴതാ നിന്റെ ജനത അതിനെപ്പറ്റി, അതിനാൽ ആർത്ത്വിളിക്കുന്നു (58) അവർ പറഞ്ഞു, പറയുന്നു ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യൻമാരോ ഉത്തമം അതോ അദ്ദേഹമോ അതിനെ അവർ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല നിന്നോട് ഒരു തർക്കമായിട്ട് (തർക്കത്തിന്) അല്ലാതെ പക്ഷേ (എന്നാൽ) അവർ തർക്കശീലരായ ഒരു ജനതയാണ് (59) അദ്ദേഹമല്ല ഒരു അടിയാൻ (അന്നടിമ) അല്ലാതെ നാം അനുഗ്രഹം ചെയ്ത അദ്ദേഹത്തിന്റെമേൽ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തി രിക്കുന്നു ഒരു മാതൃക, ഉപമ സന്തതികൾക്ക്
43:60–65وَلَوۡ نَشَآءُ لَجَعَلۡنَا مِنكُم مَّلَـٰٓئِكَةٗ فِي ٱلۡأَرۡضِ يَخۡلُفُونَ
وَإِنَّهُۥ لَعِلۡمٞ لِّلسَّاعَةِ فَلَا تَمۡتَرُنَّ بِهَا وَٱتَّبِعُونِۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
وَلَا يَصُدَّنَّكُمُ ٱلشَّيۡطَٰنُۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ
Passage continues through verse 43:65.
(60) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാം ഉണ്ടാക്കു (ഏർപ്പെടുത്തു)മായിരുന്നു നിങ്ങളിൽ നിന്ന്, നിങ്ങൾക്ക് (പകരം) മലക്കുകളെ ഭൂമി യിൽ പകരം വരുന്ന, പിൻഗമിക്കുന്നവരായിട്ട് നിങ്ങളും, അല്ലാഹുവിന്പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരക ത്തിന്റെ ർവഛ യ്യല സ്ലലവ എന്ന് സൂ: 98 ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നുവല്ലോ. കിട്ടുന്ന സന്ദർഭ മെല്ലാം കുതർക്കങ്ങൾക്ക് ഉപയോഗിക്കാറുള്ള ആ മുശ്രിക്കുകൾ ഇതുകേട്ടപ്പോൾ, ഒരവസരം കണ്ടെത്തി. അങ്ങനെയാണെങ്കിൽ, ചിലർ മലക്കുകളെയും, ചിലർ ഉസൈർ (റ)നെയും, മറ്റ് ചിലർ ഈസാ നബി (അ)യെയും ആരാധിച്ചു വരുന്നു ണ്ടല്ലോ. ഇവരെല്ലാവരും നരകത്തിന്റെ വിറകായിരിക്കേണ്ടതല്ലേ? അതേ സമയത്ത് ഇവരെല്ലാം അല്ലാഹുവിങ്കൽ നല്ല ആളുകളാണെന്ന് മുഹമ്മദ് സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അക്കൂട്ടത്തിൽ ഞങ്ങളും, ഞങ്ങൾ ആരാധിച്ചുവരുന്ന പോകുകയാണെങ്കിൽ ഇതായി രുന്നു തർക്കം. ഇതിനുള്ള മറുപടി സൂ: 101 ൽ തന്നെ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. ബഹുദൈവാരാധനയെ ഒരിക്കലും തൃപ്തിപ്പെടാത്ത സജ്ജ നങ്ങൾ അതിൽനിന്ന് ഒഴിവാണെന്നത്രെ ആ മറുപടിയുടെ സാരം. ഇൗസാ നബി (അ)യെ സംബന്ധിച്ചിടത്തോളം അദ്ദേഹം ദൈവപുത്രനാണെന്ന് ക്രിസ്ത്യാനി കളും, പ്രമുഖനായ ഒരു പ്രവാചകവര്യനാണെന്ന് മുസ്ലിംകളും വിശ്വസിക്കു ന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരിൽ തർക്കംകൊണ്ട് വരുന്ന മുശ്രി ക്കു കൾ കൂടുതൽ ശ്രമം നടത്തുമല്ലോ. ഇതിനെപ്പറ്റിയാണ് ഇൗ വചനങ്ങളിൽ പ്രസ്താ വിക്കുന്നത്. ഇൗസാ (അ) പിതാവില്ലാതെ ജനിച്ച ആളാണെന്നത്കൊണ്ട് അദ്ദേഹം ഒരു മനുഷ്യനല്ലാതാകുന്നില്ല. അല്ലാഹു പല അനുഗ്രഹങ്ങളും ചെയ്തുകൊടു ത്തിട്ടുള്ള ഒരു അടിയാൻ മാത്രമാണദ്ദേഹം. മാതൃകാപുരുഷ നായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. എന്നല്ലാതെ, അദ്ദേഹം ഒരു ദൈവമോ, ദൈവപുത്രനോ, മലക്കോ ഒന്നുമല്ല. പിതാവില്ലാതെ മനുഷ്യനെ സൃഷ്ടിക്കുക യെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വമ്പിച്ച കാര്യമൊന്നുമല്ല. വേണമെങ്കിൽ, മനുഷ്യരിൽ നിന്നുതന്നെ മലക്കുകളെ സൃഷ്ടിക്കുവാനും, മനു ഷ്യർക്ക് പകരം അവരെ ഭൂമിയിലെ പ്രതിനിധികളാക്കുവാനും അവന് കഴിയും. എന്നൊക്കെയാണ് 59, 60 എന്നീ വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ഇൗസാ (അ) നെപ്പറ്റി വീണ്ടും പറയുന്നു:- (61) അദ്ദേഹം അന്ത്യസമയത്തി നുള്ള ഒരു അറിവും (അഥവാ അട യാളവും) ആകുന്നു. ആകയാൽ, നിങ്ങൾ അതിനെപ്പറ്റി സംശയിക്കു കതന്നെ വേണ്ടാ. നിങ്ങൾ എന്നെ ധ എന്റെ മാർഗത്തെ പ പിൻപറ്റുകയും ചെയ്യുവിൻ. (ശരിക്ക്) ചൊവ്വായ പാതയാണ് ഇത്. 62 പ പിശാച് നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകു ന്നു. 61 പീ നിശ്ചയമായും അദ്ദേഹം ഹമ്പൃപ്പുഞ്ചിറ ഒരു അറിവ് (അടയാളം) തന്നെയാണ് പാതയാണ്, വഴിയാണ് ചൊവ്വായ, നേരായ (62) നിങ്ങളെ തടയാതിരിക്കട്ടെ പിശാച് നിശ്ചയ മായും നിങ്ങൾക്ക് അവൻ ശത്രുവാണ് പ്രത്യക്ഷമായ, (തനി) മ്പപ്പഞ്ചറ (അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിവുമാകുന്നു.) എന്ന വാക്യത്തിന്റെ സാരം, അന്ത്യനാളിന്റെ ആസന്നതയെക്കുറിക്കുന്ന ഒരു അട യാളമാണ് ഈസാ നബി (അ) എന്നത്രെ. വ്യാഖ്യാതാക്കൾ പൊതു വിൽ അംഗീകരിച്ച വ്യാഖ്യാനം ഇതാകുന്നു. മ്പിപ്പിഥ (അലമുൻ) എന്നും ഇവിടെ വായ നയുണ്ട്. അടയാളം എന്നാണ് ആ വാക്കിനർത്ഥം. ഇത് ഈ അഭിപ്രായത്തിന് ബലം നൽകുന്നുമുണ്ട്; കൂടാതെ, ലോകാവസാനത്തിന് മുമ്പ് ഈസാ നബി (അ) ഭൂമിയിൽ ഇറങ്ങിവരുമെന്ന് പ്രബലമായ പല ഹദീഥുകളാലും സ്ഥാപിതമായ താണ്. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ടത്രെ ബഹുഭൂരിഭാഗം വ്യാഖ്യാതാക്കളും ഈ അർത്ഥവ്യാഖ്യാനം സ്വീകരിച്ചിരിക്കുന്നത്. ഈ അഭിപ്രാ യപ്രകാരം എന്നും, അർത്ഥം വരാവുന്ന) എന്ന വാക്കിലെ സർവ്വനാമം ( ഹ്മഞ്ഞക്കഢ ) ഈസാ നബി (അ)യെക്കുറിച്ചാകുന്നു. ആ സർവ്വ നാമം, ഉദ്ദേശിച്ചാണെന്നും നബി ˜ യെ ഉദ്ദേശിച്ചാണെന്നും, ചുരുക്കം ചിലർ അഭിപ്രായപ്പെട്ട് കാണാം. എങ്കിലും ആ അഭിപ്രായത്തിന് പ്രസക്തിയില്ല. കാരണം, 57 -ാം വചനം മുതൽ ഇതേവരേക്കുമുള്ള സംസാരം ഈസാ നബി (അ)യെക്കുറിച്ചാണല്ലോ. ഇടയ്ക്ക് വെച്ച് എവിടെയെങ്കിലും ഇവ രണ്ടിനെക്കു റിച്ചും ഒന്നുംതന്നെ പ്രസ്താവിച്ചിട്ടില്ല. അതിന്റെ മുമ്പാകട്ടെ, മൂസാ നബി (അ) യെയും അദ്ദേഹത്തിന്റെ ജനതയെയും സംബന്ധിച്ചായിരുന്നു സംസാരിച്ചിരുന്ന തും. മുമ്പ് ആരും പറഞ്ഞുകാണാത്ത ഒരു വിചിത്രമായ അഭിപ്രായം ഈയി ടെയായി ചിലർ പുറപ്പെടുവിച്ച് കാണുന്നു. ലോകാവസാനഘട്ടത്തെയും അതി നെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളെയുമാണ് ആ സർവ്വനാമം കുറിക്കുന്നത് എന്നത്രെ അത്. മ്പപ്പഞ്ചറ എന്ന വാക്യത്തിന് ഇവർ കൊടുക്കുന്ന അർത്ഥ വ്യാഖ്യാനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. അത്മുമ്പ് സമയത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനം തന്നെയാകുന്നു. അഥവാ അല്ലാഹു അങ്ങനെ പറഞ്ഞിരിക്കുന്നത് അവന്റെ സൂക്ഷ്മജ്ഞാനത്തിൽനിന്ന് എടുത്ത് പറ ഞ്ഞതാണ്. അതിൽ ആയത്തുകൾക്കുമുമ്പ് (38, 39 ൽ) മാത്രം ഒരിടത്ത് അന്ത്യനാളിൽ ബഹുദൈവവിശ്വാസികളുടെ സ്ഥിതി യെപ്പറ്റി ഒരു പരാമർശമുണ്ടെന്നത് ശരിയാണ്. അതൊഴിച്ചാൽ, ആ വിഷയക മായി ഈ സൂറത്തിൽ എവിടെയും തന്നെ കാര്യമായൊന്നും പ്രസ്താവിക്കുന്നില്ല തന്നെ. എന്നിരിക്കെ, ഈ വ്യാഖ്യാനം ഒട്ടും സ്വീകാര്യമല്ല. ഈസാ (അ) ജീവി ച്ചിരിപ്പുണ്ടെന്നും, അദ്ദേഹം ഭൂമിയിൽ ഇറങ്ങിവരുമെന്നും ഇവർക്ക് വിശ്വസിക്കു വാൻ കഴിയാത്തതാണ് യാതൊരടിസ്ഥാനവുമില്ലാത്ത ഈ പുതിയ വ്യാഖ്യാന വാസ്തവത്തിൽ ഇവരെ പ്രേരിപ്പിച്ചത്. (ഇൗസാ നബി (അ) യുടെ വരവിനെയും, ജീവിച്ചിരിപ്പിനെയും സംബന്ധിച്ചും, അവയെ നിഷേധിക്കു ന്നവരെ സംബന്ധിച്ചും കൂടുതൽ വിവരം സൂ: ലുംവെച്ച് പ്രതിപാദിച്ചിട്ടുണ്ട്.) ഇൗസാ (അ) ലോകവസാനത്തിന്മുമ്പായി ഭൂമിയിൽ ഇറങ്ങിവരുമെന്ന് കാ ണിക്കുന്ന ഹദീഥുകൾ, പ്രധാനപ്പെട്ട എല്ലാ ഹദീഥ് പണ്ഡിതൻമാരും അവരവ രുടെ ഹദീഥുഗ്രമ്ലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവ മിക്കവാറും പരക്കെ അറിയപ്പെട്ടതുമാകുന്നു. ഇവിടെ അവ ഉദ്ധരിച്ച് ദീർഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അന്ത്യനാളിന് മുമ്പായി അദ്ദേഹം ഇറങ്ങിവരുമെന്നും, നീതിമാനായ ഒരു വിധികർത്താവെന്ന നിലക്ക് ഇസ്ലാമിക വിധി വിലക്കുകൾ നടപ്പിലാക്കു മെന്നും, ഇസ്ലാമികബോധം വളർത്തുമെന്നുമാണ് അവയുടെ രത്നച്ചുരുക്കം. ഇൗ വിഷയകമായി ഇമാം ബുഖാരീ (റ)യും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ അതിന് തെളിവായി സൂ: ഇൗ വചനം ഉദ്ധരിച്ചിരിക്കു ന്നത് കാണാം: (സാരം: വേദക്കാരിൽ ഒരാ ളും, നബിയുടെമരണത്തിന്മുമ്പ് അദ്ദേഹത്തിൽ വിശ്വ സിക്കാതിരിക്കുകയില്ല.) (63) വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങൾക്ക് വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങൾ (പ രസ്പരം) ഭിന്നാഭിപ്രായത്തിലായി ക്കൊണ്ടിരിക്കുന്നതിൽ ചിലത് നിങ്ങൾക്ക് വിവരിച്ചുതരുവാൻ വേണ്ടിയുമാകുന്നു (വന്നിരിക്കുന്ന ത്). ആകയാൽ, നിങ്ങൾ അല്ലാഹു വിനെ സൂക്ഷിക്കുവിൻ; എന്നെ അനുസരിക്കുകയും ചെയ്യുവിൻ. 64 പ അല്ലാഹു തന്നെയാണ് എന്റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതി നാൽ, നിങ്ങൾ അവനെ ആരാധിക്ക ണം. ഇത് (ശരിക്കും) നേരായ പാത (65) എന്നിട്ട് അവർക്കിടയിൽ നിന്ന് (പല) കക്ഷികൾ ഭിന്നിച്ചു. അതിനാൽ, അക്രമം പ്രവർത്തിച്ച വർക്ക് വേദനയേറിയ ഒരു ദിവ സത്തെ ശിക്ഷമൂലം നാശം! 63 പ ഈസാ വന്നപ്പോൾ തെളിവുകളുമായി അദ്ദേഹം പറഞ്ഞു തീർച്ചയായും ഞാൻ നിങ്ങൾക്ക് വന്നിരിക്കുന്നു വിജ്ഞാനം കൊണ്ട് നിങ്ങൾക്ക് ഞാൻ വിവരിച്ചു (വ്യക്തമാ ക്കി) തരുവാനും യാതൊന്നിൽ ചിലത് അതിൽ നിങ്ങൾ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ (64) നിശ്ചയമായും അല്ലാഹു അവൻ എന്റെ റ∫ാണ് നിങ്ങളുടെ റ∫ുമാണ് ആകയാൽ നിങ്ങളവനെ ആരാധിക്കണം ഇത് നേരായ (ചൊവ്വായ പാതയാണ്) (65) എന്നിട്ട് ഭിന്നിപ്പിലായി കക്ഷികൾ അവർക്കിടയിൽ നിന്ന് അതി നാൽ നാശം, കഷ്ടം അക്രമം പ്രവർത്തിച്ചവർക്ക് ശിക്ഷ മൂലം, ശിക്ഷയാൽ വേദനയേറിയ ഒരു ദിവസത്തെ
43:66هَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
(66) അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവർ നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നുവോ? അതായത്, (ബോധപൂർവ്വം) അറിയാതിരിക്കെ, പെട്ടെന്ന് അതവർക്ക് വന്നെത്തുന്ന തിനെ(യല്ലാതെ)! 67 പ അന്നത്തെ ദിവസം, ചങ്ങാ ചിലർ ചിലർക്ക്ശത്രുവായിരിക്കും; (സൂക്ഷ്മതയു ള്ള) ഭയഭക്തൻമാരൊഴികെ. (66) അവർ നോക്കി (കാത്ത്) കൊണ്ടിരിക്കുന്നുവോ അന്ത്യസമയത്തെയല്ലാതെ അതായത് അതവർക്ക് വരുന്നത് പെട്ടെ ന്ന്, യാദൃശ്ചികമായി അവർ അറിയാതിരിക്കെ
43:67–70ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ
يَٰعِبَادِ لَا خَوۡفٌ عَلَيۡكُمُ ٱلۡيَوۡمَ وَلَآ أَنتُمۡ تَحۡزَنُونَ
ٱلَّذِينَ ءَامَنُواْ بِـَٔايَٰتِنَا وَكَانُواْ مُسۡلِمِينَ
Passage continues through verse 43:70.
(67) ചങ്ങാ തിമാർ ആ ദിവസം അവരിൽ ചിലർ ചിലർക്ക് ശത്രുവാ യിരിക്കും സൂക്ഷിക്കുന്നവർ (ഭയഭക്തൻമാർ) ഒഴികെ ഈസാ നബി (അ)യെ ക്രിസ്ത്യാനികൾ ആരാധിച്ചുവരുന്നതിന്റെ പേരിൽ മുശ്രിക്കുകൾ കൊണ്ടുവന്ന കുതർക്കങ്ങളെപ്പറ്റി മുമ്പ് പറഞ്ഞുവല്ലോ. എന്നാൽ, ഈസാ നബി (അ)യുടെ നില എന്തായിരുന്നു? അദ്ദേഹം അവരെ ഉപദേശിച്ചത് എന്തായിരുന്നു? എന്നൊക്കെ ഈ വചനങ്ങളിൽ വിവരിക്കുന്നു. അതായത്: അദ്ദേ ഹത്തിന്റെ ആഗമനത്തിനുമുമ്പ് തന്നെ സത്യമാർഗത്തിൽനിന്ന് പിഴച്ചുപോയിരുന്നു. അവർക്ക് നേർമാർഗം കാണിച്ചുകൊടുക്കുന്നതിനാവശ്യമായ വേദവിജ്ഞാനങ്ങളും, ദൃഷ്ടാന്തങ്ങളും കൊണ്ടാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. അദ്ദേഹം ഉപദേശിച്ചതാകട്ടെ, യഥാർത്ഥ തൗഹീദും അതിന്റെ അടി സ്ഥാനത്തിലുള്ള നേർമാർഗവുമായിരുന്നു. പക്ഷേ, അവരിൽ വീണ്ടും ഭിന്നിപ്പും ഛിദ്രവും ഉടലെടുക്കുകയും, നേർമാർഗത്തിൽനിന്ന് അവർ വ്യതിചലിക്കുകയു മാണുണ്ടായത്. അങ്ങനെ, ക്വിയാമത്ത് നാളിൽ വമ്പിച്ച ശിക്ഷക്ക് അവർ കാരണ ഭൂതരായിരിക്കുകയാണ്. ഇന്ന് അക്രമത്തിലും, ദുർമാർഗത്തിലും അന്യോന്യം സഹായിച്ചും സഹകരിച്ചും വർത്തിക്കുന്ന മിത്രങ്ങളെല്ലാം അന്ന് പരസ്പരം ശത്രു ക്കളായി മാറും. സജ്ജനങ്ങളായ ഭയഭക്തൻമാർമാത്രമേ ഇതിൽനിന്നൊഴിവാകു കയുള്ളു. അവരോട് ഇപ്രകാരം പറയപ്പെടും:- വിഭാഗം -7 (68) എന്റെ അടിയാൻമാരേ, നിങ്ങളുടെമേൽ ഇന്ന് യാതൊരു ഭയവും ഇല്ല; നിങ്ങൾ വ്യസനപ്പെടു കയുമില്ല; 69 പ അതായത്, നമ്മുടെ ആയത്തുകളിൽ ധ ലക്ഷ്യസന്ദേശങ്ങ ളി ൽ പ വി ശ്വ സി ക്കു ക യും , (ഇസ്ലാമിനെ അനുസരിച്ച്) മു സ് ലിം ക ളാ യി ത്തീ രു ക യും ചെയ്തിട്ടുള്ളവർ!- (70) നിങ്ങളും, നിങ്ങളുടെ ഇണ കളും സന്തോഷഭരിതരായിന്ന ക്കൊണ്ട് സ്വർഗത്തിൽ പ്രവേശിച്ചു 68 പ എന്റെ അടിയാൻമാരേ ഭയമില്ല നിങ്ങളുടെമേൽ ഇന്ന് നിങ്ങൾ ഇല്ലതാനും വ്യസനപ്പെടും (69) അതായത് വിശ്വസിച്ചവർ നമ്മുടെ ആയത്തുകളിൽ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും (70) നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുവിൻ നിങ്ങളും നിങ്ങളുടെ ഇണ കളും (ഭാര്യാഭർത്താക്കളും) നിങ്ങൾ സന്തോഷഭരിതരായ നിലയിൽ ഇതാണവർക്ക് അവിടെ ലഭിക്കുന്ന സ്വീകരണത്തിന്റെ സ്വഭാവം. എനി, സ്വർഗീ യജീവിതത്തിൽ അവർക്ക് ലഭിക്കുവാനിരിക്കുന്നതോ? അതിന്റെ സാമാന്യരൂപം ഇതായിരിക്കും:-
43:71يُطَافُ عَلَيۡهِم بِصِحَافٖ مِّن ذَهَبٖ وَأَكۡوَابٖۖ وَفِيهَا مَا تَشۡتَهِيهِ ٱلۡأَنفُسُ وَتَلَذُّ ٱلۡأَعۡيُنُۖ وَأَنتُمۡ فِيهَا خَٰلِدُونَ
(71) സ്വർണംകൊണ്ടുള്ള തളി കളും, കോപ്പകളുമായി അവരിൽ ചുറ്റിനടക്കപ്പെടും. മനുകൾ ഇച്ഛി ക്കുകയും, കണ്ണുകൾ രസിക്കു കയും ചെയ്യുന്നത് (എല്ലാം) അതി ലുണ്ട്താനും. (ഹേ, ഭയഭക്തരേ,) അതിൽ നിങ്ങൾ നിത്യവാസികളുമാ യിരിക്കും. 72 പ അതത്രെ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് നിങ്ങൾക്ക് അവകാശമായി നൽക പ്പെട്ടിട്ടുള്ള സ്വർഗം! 73 പ നിങ്ങൾക്ക് അതിൽ ധാരാളം പഴവർഗങ്ങളുണ്ടായി രിക്കും; അതിൽനിന്ന് നിങ്ങൾ തിന്നുകൊണ്ടിരിക്കും. (71) അവരിൽ ചുറ്റിനടക്കപ്പെടും തളികകളുമായി . സ്വർണം കൊണ്ടുള്ള കോപ്പകളുമായും അതിലുണ്ട്താനും ഇച്ഛിക്കുന്നത് മനുകൾ, ദേഹങ്ങൾ രസിക്കുകയും ചെയ്യുന്ന കണ്ണുകൾ നിങ്ങൾ അതിൽ നിത്യവാസികളുമായി രിക്കും
43:72–77وَتِلۡكَ ٱلۡجَنَّةُ ٱلَّتِيٓ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ
لَكُمۡ فِيهَا فَٰكِهَةٞ كَثِيرَةٞ مِّنۡهَا تَأۡكُلُونَ
إِنَّ ٱلۡمُجۡرِمِينَ فِي عَذَابِ جَهَنَّمَ خَٰلِدُونَ
Passage continues through verse 43:77.
(72) അതത്രെ സ്വർഗം, അത് സ്വർഗമാണ് നിങ്ങൾക്കത് അവകാശമായി നൽകപ്പെട്ടതായ നിങ്ങളായിരുന്നത് കൊണ്ട് പ്രവർത്തിക്കും (73) അതിൽ നിങ്ങൾക്കുണ്ട് പഴവർഗം വളരെ, ധാരാളം അതിൽ നിന്ന് നിങ്ങൾ തിന്ന് (ഭുജിച്ചു) കൊണ്ടി രിക്കും നബി ˜ പറഞ്ഞതായി (റ) പ്രസ്താവിക്കുന്നു: തന്റെ തോട്ടങ്ങൾ, തന്റെ ഭാര്യമാർ, ഭൃത്യൻമാർ, സുഖസൗകര്യത്തിനുള്ള വിഭവങ്ങൾ, കട്ടിലുകൾ മുതലായവയെ ആയിരം കൊല്ലത്തെ ദൂരത്തോളം നോക്കിക്കാണാവുന്നവനായി രിക്കും സ്വർഗക്കാരിൽ ഏറ്റവും താണ പടിയിലുള്ളവൻ. അല്ലാഹുവിങ്കൽ കൂടു തൽ ആദരണീയനായുള്ളവനാകട്ടെ, രാവിലെയും, വൈകുന്നേരവും അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ദർശിക്കുന്നവനുമായിരിക്കും. പിന്നീട് തിരുമേനി ഈ വചനം ഓതി: കഞ്ചക്കഢസ്ലള ല്ലൾഘവ (സന്തോഷത്താൽ പ്രശോഭിതമായ ചില മുഖങ്ങൾ അന്ന് അവയുടെ റ∫ിങ്കലേക്ക് നോക്കിക്കാണു ന്നവയായിരിക്കും. (അ; തി.) സത്യവിശ്വാസവും സൽക്കർമവും സ്വീകരിക്കുകവഴി ഭയഭക്തന്മാരായ ആളുകളുടെ പ്രതിഫലം വിവരിച്ച കുറ്റവാളികളുടെ പ്രതിഫലം വിവരിക്കുന്നു:- (74) നിശ്ചയമായും, കുറ്റവാളി കൾ നരകശിക്ഷയിൽ നിത്യവാസി കളായിരിക്കും. 75 പ അവരിൽനിന്ന് അത് അയവ് വരുത്തപ്പെടുന്നതല്ല; അവര തിൽ ആശയറ്റവരുമായിരിക്കും. 76 പ നാം അവരോട് അക്രമം പ്രവർത്തിച്ചിട്ടില്ല; പക്ഷേ, അവർ തന്നെയാണ് അക്രമികളായിരിക്കു ന്നത്. (77) അവർ വിളിച്ചുപറയും: തന്റെ റ∫് ഞങ്ങളിൽ (മരണത്തിന്) തീരുമാനമെടുക്കട്ടെ! അദ്ദേഹം പറയും: നിശ്ചയമായും നിങ്ങൾ, (ശിക്ഷയിൽതന്നെ) താമ 78 പ തീർച്ചയായും, നിങ്ങൾക്ക് നാം യഥാർത്ഥം കൊണ്ടുവ(ന്നു ത) ന്നിരിക്കുന്നു. പക്ഷേ, നിങ്ങളിൽ അധികമാളും യഥാർത്ഥത്തെ വെറു ക്കുന്നവരാണ്. 74 പ നിശ്ചയമായും കുറ്റവാളികൾ ജഹന്നമിന്റെ (നരക) ശിക്ഷയിൽ നിത്യവാസികളായിരിക്കും (75) അത് അയവ് (ഇളവ്, തളർച്ച) വരുത്തപ്പെടുകയില്ല അവർക്ക്, അവരിൽനിന്ന് അതിൽ അവർ ആശയറ്റ (ആശ മുറിഞ്ഞ)വരുമാകുന്നു (76) നാമവരോട് അക്രമം (അനീതി) ചെയ്തിട്ടില്ല പക്ഷേ, എങ്കിലും അവർ തന്നെയാകുന്നു അക്രമികൾ (77) അവർ വിളിച്ചുപറയും മാലിക്കേ ഞങ്ങളിൽ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ തന്റെ (താങ്കളുടെ) റ∫് അദ്ദേഹം പറയും നിശ്ചയമായും നിങ്ങൾ താമസിക്കുന്ന (കഴിഞ്ഞുകൂടുന്ന) വരാണ്
43:78–82لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ
أَمۡ أَبۡرَمُوٓاْ أَمۡرٗا فَإِنَّا مُبۡرِمُونَ
أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ
Passage continues through verse 43:82.
(78) തീർച്ചയായും നാം നിങ്ങൾക്ക്വന്നു, വന്നിരിക്കുന്നു യഥാർത്ഥവും കൊണ്ട് എങ്കിലും നിങ്ങളിലധികവും യഥാർത്ഥത്തെ (സത്യത്തെ, ന്യായത്തോട്) വെറു ക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ് ശിക്ഷ സഹിക്കവയ്യാതെ ഗതിമുട്ടുമ്പോൾ, തങ്ങളുടെ യാതനക്ക് ഒരറുതി ലഭി ച്ചെങ്കിലോ എന്ന് മോഹിച്ചുകൊണ്ട് നരകവാസികൾ അതിന്റെ മേൽനോട്ടം വഹി ക്കുന്ന മലക്കിനുംമാലികിനെവിളിച്ച് അപേക്ഷിക്കുകയാണ്, തങ്ങൾ മരണ പ്പെട്ട് പോകത്തക്കവണ്ണം അല്ലാഹുവിൽനിന്നും ഒരു വിധി കിട്ടുവാൻ ശുപാർശ ചെയ്യണമെന്ന്. എന്നാൽ, എനിപരലോകത്തുവെച്ച്മരണം ഇല്ലെന്ന കാര്യം അല്ലാഹു തീർച്ചപ്പെടുത്തിക്കഴിഞ്ഞതാണ്. അതുകൊണ്ട് മാലികിന്റെ മറുപടി, അതിന് നിവൃത്തിയില്ലനിങ്ങൾ ശിക്ഷയിൽ സ്ഥിരമായി കഴിഞ്ഞുകൂടേണ്ടവരാ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. (79) അതല്ല (-ഒരുപക്ഷേ) അവർ വല്ല കാര്യവും (പരിപാടിയും) ഉറപ്പി ച്ചുവെച്ചിരിക്കുന്നുവോ?! എന്നാൽ, നി ശ്ചയമായും നാമും (ചിലത്) ഉറപ്പിച്ചു വെക്കുന്നവരാകുന്നു. 80 പ അതല്ലെങ്കിൽ, അവർ വിചാ രിക്കുന്നുണ്ടോ, അവരുടെ രഹസ്യ വും, (സ്വകാര്യ) മന്ത്രവും നാം കേൾക്കുന്നില്ലെന്ന്?! ഇല്ലാതെ! (കേൾക്കുന്നുണ്ട്.) നമ്മുടെ ദൂതൻമാർ അവരുടെ അടുക്കൽ എഴുതിക്കൊ ണ്ടുമിരിക്കുന്നു. 79 പ അതല്ല അവർ ഉറപ്പിച്ചുവെച്ചോ വല്ല കാര്യവും എന്നാൽ നാം ഉറപ്പിക്കുന്നവരാണ് (80) അതല്ല അവർ വിചാരിക്കുന്നു (കണക്കാക്കുന്നു)വോ നാം കേൾക്കയില്ലെന്ന് അവരുടെ രഹ സ്യം, സ്വകാര്യം അവരുടെ മന്ത്രവും, ഗൂഢഭാഷണവും അല്ലാതെ, ഇല്ലാതേ (ഉണ്ട്) നമ്മുടെ ദൂതൻമാർ അവരുടെ അടുക്കൽ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു. സത്യപ്രബോധനത്തെ പരാജയപ്പെടുത്തുവാനുള്ള വല്ല പരിപാടിയോ കുത ന്ത്രമോ നടത്തുവാൻ അവർ തീർച്ചപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതവർക്ക് നല്ലതി നല്ല; അവരുടെമേൽ തക്ക നടപടി എടുക്കുവാനുള്ള പരിപാടി അല്ലാഹുവും എടുക്കും; അല്ലാഹുവിന്റെ നടപടി വിജയിക്കാതിരിക്കയില്ല. രഹസ്യമായി വല്ലതും നടത്തിക്കളയാമെന്ന ധാരണയും വേണ്ട. അവരുടെ ഏത് രഹസ്യവും അല്ലാഹു അറിയാത്തതായിട്ടില്ല. മാത്രമല്ല, അവരുടെ ചെയ്തികളെല്ലാം രേഖപ്പെടുത്തുവാൻ ഏല്പിക്കപ്പെട്ട മലക്കുകൾ അവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തിക്കൊ ണ്ടിരിക്കുന്നുമുണ്ട്. എന്ന് സാരം. (81) (നബിയേ) പറയുക: പരമ കാരുണികന് വല്ല സന്താനവും ഉണ്ടെന്ന് വരികിൽ, ഞാൻ (അതി ന്റെ) ആരാധകൻമാരിൽ ഒന്നാമ (82) ആകാശങ്ങളുടെയും, ഭൂമി യുടെയും അർശിന്റെ (സിംഹാസനത്തിന്റെ) വർണിച്ച് പറയുന്ന തിൽനിന്ന് എത്രയോ പരിശുദ്ധൻ! 81 പ നീ പറയുക ഉണ്ടെങ്കിൽ, ഉണ്ടായിരുന്നെങ്കിൽ റഹ്മാന്ന് വല്ല സന്താനവും, മക്കളും എന്നാൽ ഞാൻ ആരാധിക്കുന്നവ രിൽ ഒന്നാമത്തേവനായിരിക്കും (82) മഹാ പരിശുദ്ധൻ, പരിശുദ്ധപ്പെടു ത്തുന്നു ആകാശങ്ങളുടെ റ∫്, റ∫ിനെ ഭൂമിയുടെയും അർശിന്റെ റ∫് അവർ വർണിക്കുന്ന (വിവരിക്കുന്നതിൽ നിന്ന്) മക്കളെ സ്വീകരിക്കുക, മക്കൾ ജനിക്കുക എന്നിങ്ങനെ സൃഷ്ടികളുടേ തായ സകലഗുണവിശേഷങ്ങളിൽനിന്നും പരിശുദ്ധനാണവൻ. അതൊന്നും പര മോന്നതനായ അവന്റെ മഹത്വത്തിന് യോജിച്ചതല്ല.
43:83–86فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ
وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ وَهُوَ ٱلۡحَكِيمُ ٱلۡعَلِيمُ
وَتَبَارَكَ ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَعِندَهُۥ عِلۡمُ ٱلسَّاعَةِ وَإِلَيۡهِ تُرۡجَعُونَ
Passage continues through verse 43:86.
(83) ആകയാൽ അവരെ വിട്ടേ ക്കുക; അവരോട് താക്കീത് ചെയ്യപ്പെ ട്ടുവരുന്ന അവരുടെ (ആ) ദിവസവു മായി കണ്ടുമുട്ടുന്നതുവരേക്കും അവർ (തോന്നിയവാസത്തിൽ) മുഴു കിയും, കളിച്ചുംകൊണ്ടിരിക്കട്ടെ! 84 പ അവനത്രെ, ആകാശത്തിൽ ആരാധ്യനും, ഭൂമിയിൽ ആരാധ്യനു മായുള്ളവൻ. അവൻതന്നെയാണ്, അഗാധജ്ഞനും, സർവ്വജ്ഞനും. 85 പ ആകാശങ്ങളുടെയും, ഭൂമി യുടെയും, അവക്കിടയിലുള്ളതി ന്റെയും രാജാധിപത്യം യാതൊരുവ ന്നുള്ളതാണോ അവൻ, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനു മാകുന്നു. അവന്റെ അടുക്കലാണ് അന്ത്യസമയത്തിന്റെ അറിവുള്ളതും. അവങ്കലേക്കു തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു . (86) അവന് പുറമെ അവർ വിളിച്ചു (പ്രാർത്ഥിച്ചു) കൊണ്ടിരി ക്കുന്നവർക്ക് ശുപാർശ ചെയ്യാൻ അധികാരം (അഥവാ കഴിവ്) ഉണ്ടാ കുന്നതല്ല; തങ്ങൾ അറിഞ്ഞുന്ന കൊണ്ട് യഥാർത്ഥത്തിന് സാക്ഷ്യം വഹിന്നച്ചതാരോ അവർക്കല്ലാതെ. (83) ആകയാൽ (എന്നാൽ) അവരെ വിട്ടേക്കുക അവർ മുഴുക ട്ടെ, മുഴുകുമാറ് വിളയാടുകയും, കളിക്കുകയും അവർ കണ്ടെ ത്തുന്നതുവരെ അവരുടെ ദിവസം അവരോട് വാഗ്ദത്തം (താ ക്കീത്) ചെയ്യപ്പെടുന്ന (84) അവൻ യാതൊരുവനാണ് ആകാ ശത്തിൽ ആരാധ്യനായ (ദൈവമായ) ഭൂമിയിലും ആരാധ്യനായ അവൻ തന്നെ അഗാധജ്ഞൻ സർവ്വജ്ഞൻ (85) യാതൊരുവൻ മഹത്വം (മേൻമ, ഗുണം) ഏറിയവനുമാകുന്നു അവനാണ് ആകാശങ്ങളുടെ ആധിപത്യം ഭൂമിയുടെയും രണ്ടി ന്നിടയിലുള്ളതിന്റെയും അവന്റെ അടുക്കലാണ്താനും അന്ത്യ ഘട്ടത്തിന്റെ അറിവ് അവനിലേക്ക്തന്നെ നിങ്ങൾ മടക്കപ്പെടുന്നു (86) സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല അവർ വിളിച്ചു പ്രാർത്ഥിക്കുന്നവർ അവന് പുറമെ ശുപാർശക്ക് സാക്ഷ്യം വഹിച്ചവരല്ലാതെ യഥാർത്ഥത്തിന് അവർ അറിഞ്ഞുകൊണ്ട് അല്ലാഹു അല്ലാത്ത ആരാധ്യന്മാർക്ക് തങ്ങളുടെ ആരാധകന്മാർക്കുവേണ്ടി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാനോ, സ്വാധീനം ചെലുത്തുവാനോ സമീപി ക്കുന്നതല്ല. പക്ഷേ, തൗഹീദിനെപ്പറ്റി ബോധപൂർവ്വം അറിഞ്ഞുകൊണ്ട് അതിന് സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി (അ), ഉസൈർ (റ), മലക്കുകൾ മുതലായ വർ അതിൽനിന്ന് ഒഴിവാകുന്നു. തങ്ങളെ ആരാധിച്ചുവന്നിരുന്നവരുടെ ആരാധ നയെക്കുറിച്ച് അവർ ഒന്നും അറിയുന്നതല്ല. അതിനെ അനുകൂലിക്കുന്നവരുമല്ല അവർ. ഇങ്ങനെയുള്ളവർ അല്ലാഹുവിന്റെ അനുമതിപ്രകാരം സജ്ജനങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ ചെയ്തെന്ന് വരാം. ത്സ ന്മൾലൾഷ 109:ൽണത്സൾയ ൽറ ൽറ (അന്നത്തെ ദിവസം, പരമകാരുണികൻ യാതൊരാൾക്ക് അനുമതി നൽകുകയും, അവന്നുവേണ്ടി പറയുവാൻ തൃപ്തിപ്പെടുകയും ശുപാർശ ഫലം ചെയ്കയില്ല). ള്ളക്ക യ്യമ്ല ത്സവ (അവൻ തൃപ്തിപ്പെട്ട് കൊടുത്തവർക്ക് വേണ്ടിയ ല്ലാതെ അവർമലക്കുകൾശുപാർശ ചെയ്കയില്ല.)
43:87–89وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ
وَقِيلِهِۦ يَٰرَبِّ إِنَّ هَـٰٓؤُلَآءِ قَوۡمٞ لَّا يُؤۡمِنُونَ
فَٱصۡفَحۡ عَنۡهُمۡ وَقُلۡ سَلَٰمٞۚ فَسَوۡفَ يَعۡلَمُونَ
(87) ആരാണ്, അവരെ സൃഷ്ടി ച്ചതെന്ന് അവരോട് നീ ചോദിച്ചെ ങ്കിൽ, അവർ നിശ്ചയമായും പറയും; എന്ന്. അപ്പോൾ, എങ്ങനെയാണവർ (സത്യന്നത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്?! 87 പ നീ അവരോട് ചോദിച്ചുവെങ്കിൽ അവരെ സൃഷ്ടി ച്ചതാരെന്ന് നിശ്ചയമായും അവർ പറയും അല്ലാഹു എന്ന് അപ്പോൾ എങ്ങനെന്നയാണ്, എവിടെ നിന്നാണ് അവർ തെറ്റിക്കപ്പെടുന്നത് സ്രഷ്ടാവ് അല്ലാഹുവാണെന്ന ബോധ്യമുള്ള സ്ഥിതിക്ക് അവനല്ലാത്തന്നവരെ ആരാധ്യരായി സ്വീകരിക്കുന്നത് യുക്തിക്കും, ന്യായത്തിനും നിരക്കാത്ത ഒരപ രാധമാണ്; വൈരുദ്ധ്യം നിറഞ്ഞതും ആശ്ചര്യകരവുമാണ്. (88) അദ്ദേഹത്തിന്റെ ധ റസൂ ലിന്റെ പ വാക്കിനെപ്പറ്റിയും (അല്ലാ ഹുവിങ്കൽ അറിവുണ്ട്); എന്റെ റേ∫, ഇക്കൂട്ടർ വിശ്വസിക്കാത്ത ഒരു പ അദ്ദേഹത്തിന്റെ വാക്കും (അദ്ദേഹം പറയുന്നതും) എന്റെ റേ∫ നിശ്ചയമായും ഇക്കൂട്ടർ വിശ്വസിക്കാത്ത ഒരു ജനത യാണ് മ്പപ്പഥ (അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കലാണ്) എന്ന് 85 -ാം വചനത്തിൽ പറഞ്ഞുവല്ലോ. അതിനോട് ചേർന്നതാണ് ഈ വചനവും. അതായത്, ജനങ്ങളെ സത്യത്തിലേക്ക് വളരെയധികം ക്ഷണിച്ചിട്ടും അവരത് സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി റസൂൽ തിരുമേനി ˜ അല്ലാഹുവിനോട് സങ്ക ടപ്പെടുന്നതും അല്ലാഹു അറിയുന്നുണ്ടെന്ന് സാരം. തിരുമേനിയെ സാന്ത്വനപ്പെ ടുത്തിക്കൊണ്ടും, അതേസമയം വിശ്വസിക്കാത്തവരെ താക്കീത് ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു: (89) എന്നാൽ, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക. (അവരോട്) പറഞ്ഞേക്കുകയും ചെയ്യുക; അവർ വഴിയെ അറിഞ്ഞുകൊള്ളും! 89 പ ആകയാൽ തിരിഞ്ഞു (മാറി) കളയുക അവരെ വിട്ട്, അവ രിൽ നിന്ന് നീ പറയുകയും ചെയ്യുക സലാം എന്ന് എന്നാൽ പിന്നീട്, വഴിയെ അവർ അറിയുന്നതാണ് തൽക്കാലം അവരിൽനിന്ന് സമാധാനപൂർവ്വം സലാം പറഞ്ഞു പിരിഞ്ഞ് ക്ഷമ കൈക്കൊള്ളുക, അധികം താമസിയാതെ അവരുടെ ധിക്കാരത്തിന്റെ ഫലം അവർക്കറിയാറാകും എന്ന് താൽപര്യം. ഈ വചനം അവതരിച്ച് അൽപ വർഷങ്ങൾക്കകം ഈ വാഗ്ദാനം പുലർന്നുകാണുവാനുള്ള മഹാഭാഗ്യം നബി തിരുമേനി ˜ ലഭിക്കുകയും ചെയ്തു. ശത്രുക്കൾ അമ്പേ പരാജയപ്പെടുകയും, ജനങ്ങൾ കൂട്ടംകൂട്ടമായി സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കുകയും ചെയ്തു. ൽപ്പറ ള്ളപ്പഥ മ്മഹ്നക്കടവ സ്ലഞ്ഞഥ