QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Fussilat

فُصِّلَتْ

Muhammad Amani Moulavi (d. 1987) · Surah 41 · 54 verses

41:1–4

حمٓ

تَنزِيلٞ مِّنَ ٱلرَّحۡمَٰنِ ٱلرَّحِيمِ

كِتَٰبٞ فُصِّلَتۡ ءَايَٰتُهُۥ قُرۡءَانًا عَرَبِيّٗا لِّقَوۡمٖ يَعۡلَمُونَ

Passage continues through verse 41:4.

ആമുഖം: ഹാമീം സജദഃ ധ സൂറതു "ഫുസ്വ്സ്വിലത്ത്' എന്നും ഇതിനു പേരുണ്ട് പ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 54 - വിഭാഗം ഇമാം ബൈഹക്വി, ഹാകിം (റ) മുതലായ പല ഹദീഥ് പണ്ഡിതൻമാരും നിവേ ദനം ചെയ്തിട്ടുള്ള ഒരു സംഭവമാ ണ് ചുവടെ ചേർക്കുന്നത്:- ഒരിക്കൽ ക്വുറൈശികൾ ഒരു യോഗം ചേർന്ന് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: "നമുക്കിടയിൽ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കു കയും ചെയ്യുന്ന ഇൗ മനുഷ്യന്റെ (നബിയുടെ) അടുക്കൽ ചെന്ന് ജാലവിദ്യ, പ്രശ്നവി ദ്യ, കവിത ആദിയായവയിൽ സമർത്ഥനായ ഒരാൾ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതിൽനിന്ന് പിൻമാറ്റുവാൻ സാധിക്കുമോ എന്ന് നോക്കട്ടെ. "ഇതി നായി ഉത്ബത്തുബ്നു ( )യെ അവർ പറഞ്ഞയച്ചു. ഉത്ബത്ത് നബി ˜ യുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: "മുഹമ്മദേ, നീയോ (നിന്റെ പിതാ വായ) അബ്ദുല്ലയോ ഉത്തമൻ?' തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ബത്ത്: "അല്ലെ ങ്കിൽ നീയോ (നിന്റെ പിതാമഹൻ) അബ്ദുൽ മുത്ത്വലിബോ ഉത്തമൻ?' തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ബത്ത് തുടർന്നു: "ഇവരെല്ലാം നിന്നെക്കാൾ ഉത്തമൻമാരായിരു ന്നുവെങ്കിൽ, നീ കുറ്റപ്പെടുത്തുന്ന ഇൗ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാ ധിച്ചു വന്നിരുന്നു. അവരെക്കാൾ ഉത്തമൻ നീയാണെന്ന് പറയുന്നുവെങ്കിൽ നീയൊന്ന് സംസാരിക്കൂ, ഞങ്ങൾ കേൾക്കട്ടെ!' ഉത്ബത്ത് തുടർന്നു: "അല്ലാഹുവാണ സത്യം! ഇൗ ജനതയിൽ നിന്നെക്കാൾ ലക്ഷണം കെട്ടവൻ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി; ഞങ്ങളുടെ കാര്യങ്ങൾ നീ താറുമാറാക്കി; മതത്തെ നീ കുറ്റപ്പെടുത്തി; അറബികളുടെ മുമ്പിൽ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക് (സാമ്പത്തികമായ) വല്ല ആവശ്യവുമാ ണെങ്കിൽ, ഞങ്ങൾ നിനക്ക് ധനം ശേഖരിച്ചുതന്ന് നിന്നെ ക്വുറൈശികളിൽ വലിയ ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കിൽ, നീ ഇഷ്ടപ്പെടുന്ന സ്ത്രീയെ നിനക്ക് വിവാഹം ചെയ്തുതരാം. വേണമെങ്കിൽ പത്തുപേരെ വിവാഹം കഴിച്ചുതരാം.' നബി ˜ ചോദിച്ചു: "താങ്കൾ പറഞ്ഞ് കഴിഞ്ഞുവോ?' ഉത്ബത്ത്: "അതെ,' "എന്നാൽ കേൾക്കൂ' എന്ന് പറഞ്ഞുകൊണ്ട് തിരുമേനി "ഹാമീം സജദഃയുടെ "ബിസ്മില്ലാഹി' 13-ാം വചനം തീരുന്നതുവരെ ( ) ഉത്ബത്തിനെ ഓതികേൾപ്പിച്ചു. കൈകൾ പിന്നോക്കം കെട്ടിനിന്ന് അതെല്ലാം കേട്ട ഉത്ബത്ത് നബി ˜ യോട് അപേ ക്ഷിച്ചു: "മതി!മതി!! ഉത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ക്വുറൈശികളുടെ സദിലേക്ക ല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാൾ മടങ്ങിപ്പോയത്. ഉത്ബത്ത് മതം മാറിപ്പോയോ എന്ന് പോലും ക്വുറൈശികൾ സംശയിച്ചു. അബൂ ജഹ്ൽ മുതലായവർ അയാളെ വീട്ടിൽ ചെന്ന് കണ്ടു. അയാൾ അവരോടിങ്ങനെ പറഞ്ഞു: "മുഹമ്മദിൽ നിന്ന് ഞാൻ ചിലതെല്ലാം കേൾക്കുകയുണ്ടായി, അത് ജാലമല്ല, പ്രശ്നവു മല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകൾ ഞാൻ കേട്ടിട്ടില്ല. അവസാനം വായക്കു പിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടാണ് അവനത് നിറുത്തിയത്. നിങ്ങൾക്കറിയാമല്ലോ, മുഹമ്മദ് കളവ് പറയാറില്ലെന്ന്. അതുകൊണ്ട് നമുക്ക് വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി!' ഒരു നിവേദനത്തിൽ ഉത്ബത്തിന്റെ മറുപടിയിൽ ഇപ്രകാരവും കാണാം: "മുഹമ്മദി നെയും, അവന്റെ കാര്യത്തെയും നിങ്ങൾ വിട്ടേക്കുക. നിശ്ചയമായും അവന്നൊരു ഭാവി യുണ്ട്. ഞാൻ ഇപ്പറയുന്നത് നിങ്ങൾ അനുസരിക്കണം. വേറെ ഏത് വാക്ക് നിങ്ങൾ നിരസിച്ചാലും വിരോധമില്ല. അറബികൾ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കിൽ നിങ്ങൾക്ക് അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന് പ്രതാപം വർദ്ധിക്കുകയാണെ ങ്കിൽ, അത് നിങ്ങളുടെ -ക്വുറൈശികളുടെയും പ്രതാപമായിരിക്കും.' ഉത്ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളെ മനിരുത്തി വായിക്കുമ്പോൾ അറിയാം അവയിലടങ്ങിയ ആശയങ്ങളുടെ ഗൗരവം. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "ഹാ മീം.' (2) പരമകാരുണികനും, കരുണാ നിധിയുമായുള്ളവനിൽ നിന്നുള്ള അവതാരമാണ് (ഇത്). (3) അറബിഭാഷയിലുള്ള ഒരു (പാരായണഗ്രമ്ലം) എന്ന നിലയിൽ "ആയത്ത്' (സൂക്തം) കൾ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രമ്ലം, അറിയുന്ന ജനങ്ങൾക്കുവേണ്ടി!- (4) സന്തോഷവാർത്ത അറിയിക്കു ന്നതും, താക്കീത് നൽകുന്നതുമായി ക്കൊണ്ട്. എന്നാൽ, അവരിൽ അധി കമാളും (അവഗണിച്ച്) തിരിഞ്ഞുക ളഞ്ഞു. അങ്ങനെ, അവർ (ചെവികൊ ടുത്ത്) കേൾക്കുന്നില്ല. (1) ഹാ മീം (2) അവതരിപ്പിക്കൽ പരമകാരുണികനിൽ നിന്നുള്ള കരുണാനിധിയായ (3) ഒരു ഗ്രമ്ലം (വേദഗ്രമ്ലം) വിശ ദീകരിക്കപ്പെട്ടിട്ടുണ്ട്, വേർതിരിച്ചു പറയപ്പെട്ട അതിന്റെ ആയത്തുകൾ ഒരു (പാരായണഗ്രമ്ലം) ആയിക്കൊണ്ട് അറബിയിലുള്ള ഒരു ജന തക്ക് വേണ്ടി അറിയുന്ന (4) സന്തോഷവാർത്ത അറിയിക്കുന്നതായി താക്കീത് നൽകുന്നതും എന്നാൽ (എന്നിട്ട്) തിരിഞ്ഞുകളഞ്ഞു, അവഗ ണിച്ചു അവരിലധികവും അങ്ങനെ അവർ കേൾക്കുന്നില്ല, ചെവി കൊടുക്കുന്നില്ല ബാഹ്യവും, ആന്തരികവുമായ എല്ലാതരം കാരുണ്യങ്ങളുടെയും പരമകേന്ദ്രമായ അല്ലാഹു അവന്റെ അടിയാൻമാരുടെ ശാശ്വത നന്മക്കുവേണ്ടി അവതരിപ്പിച്ച അനുഗൃ ഹീത ഗ്രമ്ലമത്രെ വിശുദ്ധ നിഷ്പ്രയാസം പാരായണം ചെയ്യാനും, ഗ്രഹിച്ചു മനിലാക്കുവാനും വേണ്ടി അതിലെ സൂക്തങ്ങൾ ഓരോന്നും വെവ്വേറെ പിരിച്ചു വേർതി രിച്ചും, അതാതിലെ ആശയങ്ങൾ വിശദീകരിച്ചുംകൊണ്ട് അറബിഭാഷയിലുള്ള ഒരു നിത്യ പാരായണ ഗ്രമ്ലമായിട്ടാണ് അത് അവതരിപ്പിക്കുന്നത്. കാര്യങ്ങൾ ഗ്രഹിക്കുന്നവസ്തു തകളെപ്പറ്റി ആലോചിക്കുന്ന ആളുകൾക്ക് അത് പ്രയോജനപ്പെടാതിരിക്കുകയില്ല. സത്യ ത്തിൽ വിശ്വസിക്കുന്നവർക്ക് അത് സന്തോഷവാർത്തയും അവിശ്വസിക്കുന്നവർക്ക് അത് താക്കീതും നൽകുന്നു. "വിവരിക്കപ്പെട്ടു, വേർതിരിക്കപ്പെട്ടു' എന്നൊക്കെ അർത്ഥം വരാവുന്ന വാക്കാണ് (ഫുസ്സ്വിലത്ത്.) അതുകൊണ്ട് രണ്ടുതരത്തിലുള്ള വ്യാഖ്യാനങ്ങൾ അതിന് നൽകപ്പെട്ടുകാണാം. 1) ആയത്തുകളാകുന്ന സൗകര്യപൂർവ്വം പ്രത്യേക തരത്തിലുള്ള പ്രാരംഭവും സമാപനവും നൽകി കൊണ്ട് ഹൃദ്യവും, ആകർഷണീയവുമായ ശൈലിയിലാണ് ഉള്ളത്. 2) ഓരോ വചനവും, ഓരോ അദ്ധ്യായവും, അതതിലെ ആശയങ്ങൾ ജനങ്ങൾക്ക് വേണ്ടതുപോലെ ഗ്രഹിക്കുമാറ് സമർത്ഥമായ രീതിയിൽ പ്രതിപാദിക്കപ്പെ ട്ടിരിക്കുന്നു. വാസ്തവത്തിൽ, ഈ രണ്ട് വ്യാഖ്യാനവും സംബന്ധിച്ചിട ത്തോളം തികച്ചും യഥാർത്ഥവുമാണ്. പക്ഷേ, എന്നിട്ടും ജനങ്ങളിൽ മിക്കവരും അതിന്റെ നേരെ അവഗണനയാണ് കാണിക്കുന്നത്. മാത്രമല്ല;- സൂക്തങ്ങൾക്കും അദ്ധ്യായങ്ങൾക്കും "ആയത്തു'കൾ എന്ന് പറ യാമെന്ന് കഴിഞ്ഞ അദ്ധ്യായത്തിൽവെച്ച് നാം കണ്ടുവല്ലോ.
41:5

وَقَالُواْ قُلُوبُنَا فِيٓ أَكِنَّةٖ مِّمَّا تَدۡعُونَآ إِلَيۡهِ وَفِيٓ ءَاذَانِنَا وَقۡرٞ وَمِنۢ بَيۡنِنَا وَبَيۡنِكَ حِجَابٞ فَٱعۡمَلۡ إِنَّنَا عَٰمِلُونَ

(5) അവർ പറയുകയും ചെയ്യുന്നു: "(മുഹമ്മദേ) നീ യാതൊന്നിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നുവോ അതി നെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടികളിലാണുള്ളത്; ഞ ങ്ങളുടെ കാതുകളിലുമുണ്ട് (ഒരു തരം) കട്ടി. ഞങ്ങളുടെയും നിന്റെയും ഇടക്ക് (യോജിക്കാത്തവണ്ണം) ഒരു മറ യുമുണ്ട്. ആകയാൽ (നീ കണ്ടത്) നീ പ്രവർത്തിച്ചുകൊളളുക; നിശ്ചയ മായും ഞങ്ങൾ (കണ്ടത് ഞങ്ങളും) പ്രവർത്തിക്കുന്നവരാണ്!' (5) അവർ പറയുകയും ചെയ്തു (ചെയ്യുന്നു) ഞങ്ങളുടെ ഹൃദയ ങ്ങൾ (ചില) മൂടികളിലാണ് യാതൊന്നിനെപ്പറ്റി നീ ഞങ്ങളെ ക്ഷണി ക്കുന്നു അതിലേക്ക് ഞങ്ങളുടെ കാതുകളിലുമുണ്ട് ഒരു കട്ടി, ഭാരം ഞങ്ങളുടെ ഇടയിലുണ്ട് നിന്റെ ഇടയിലും ഒരു മറ (തടം) ആകയാൽ നീ പ്രവർത്തിച്ചുകൊള്ളുക നിശ്ചയമായും ഞങ്ങൾ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ സത്യം ചെവികൊള്ളുവാൻ ഒരിക്കലും തയ്യാറില്ലെന്നും, നാം തമ്മിൽ യോജി ച്ചുപോകുക സാധ്യമല്ലെന്നും നി ങ്കോചം ദുരഭിമാനം കൊള്ളുവാൻ അവർ ധൃഷ്ടരാ യിരിക്കുകയാണ്. എന്നിട്ടും, സൗമ്യമായ രീതിയിൽ അവരോട് മറുപടി പറയുവാൻ അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു:-
41:6–7

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلٞ لِّلۡمُشۡرِكِينَ

ٱلَّذِينَ لَا يُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ

(6) (നബിയേ) പറയുക: "ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രം; നിങ്ങളുടെ ഇലാഹ് ധ ആരാ ധ്യൻ പ ഒരേ ഒരു ഇലാഹാണെന്ന് എനിക്ക് "വഹ്യ്' (ഉൽബോധനം) നൽകപ്പെടുന്നു. ആകയാൽ, നിങ്ങൾ അവങ്കലേക്ക് ചൊവ്വായി നിലകൊ ള്ളുവിൻ; അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ.' ബഹുദൈ വവിശ്വാസികൾക്ക് നാശം. (7) "സകാത്ത്' കൊടുക്കാത്തവർ; പരലോകത്തെക്കുറിച്ചാകട്ടെ, അവർ അവിശ്വാസികളുമാണ്. (അങ്ങനെ യുള്ള മുശ്രിക്കുകൾക്ക് നാശം.) (6) നീ പറയുക നിശ്ചയമായും ഞാൻ ഒരു മനുഷ്യൻ (മാത്രം) നിങ്ങളെപ്പോലുള്ള എനിക്ക് വഹ്യ് നൽകപ്പെടുന്നു നിങ്ങളുടെ ഇലാഹാണെന്ന് ഏകനായ (ഒരേ) ഇലാഹ് അതുകൊണ്ട് നിങ്ങൾ ചൊവ്വായി (നേരെ) നിലകൊള്ളുവിൻ അവങ്കലേക്ക് അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ കഷ്ടം, നാശം മുശ്രിക്കുകൾക്കാണ് (7) കൊടുക്കാത്തവരായ സകാത്ത്, ധർമം അവർ, അവരാകട്ടെ പരലോകത്തെപ്പറ്റി അവർ അവിശ്വാസിക ളാണ് (താനും) മാനുഷികമായ പ്രകൃതിയിൽ ഞാനും നിങ്ങളെപ്പോലെയുള്ള ഒരുവൻതന്നെ. എങ്കി ലും, അല്ലാഹുവിൽനിന്ന് ദൗത്യസന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചക നും, ആരാധ്യൻ അല്ലാഹു മാത്രമാണെന്ന തത്വം പ്രബോധനം ചെയ്യാൻ നിയുക്തനായ വനുമത്രെ ഞാൻ. അതുകൊണ്ടാണ് ഞാൻ നിങ്ങളെ അതിലേക്ക് വിട്ടുവീഴ്ചകൂടാതെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും, ആ അടിസ്ഥാനത്തിൽ നീക്കുപോക്ക് വരുത്തുവാൻ തയ്യാ റില്ലാത്തതും എന്ന് സാരം. മുശ്രിക്കുകളുടെ സ്വഭാവങ്ങളായി രണ്ട് കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തുപറ ഞ്ഞിരിക്കുന്നു. ഒന്ന് അവർ "സകാത്ത്' കൊടുക്കുന്നില്ലെന്നും, മറ്റൊന്ന് അവർ പരലോ കത്തിൽ വിശ്വസിക്കാത്തവരാണെന്നും. പരലോകത്തിൽമരണാനന്തരജീവിതത്തിലും, പ്രതിഫലത്തിലുംവിശ്വസിക്കാത്തവരാണ് മുശ്രിക്കുകൾ എന്ന് വ്യക്തം തന്നെ. എന്നാൽ , "സകാത്ത് കൊടുക്കാത്തവർ' ( ) എന്ന വിശേഷണം പ്രത്യേകം ശ്രദ്ധാർഹമാണ്. സകാത്തിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യം എന്തുമാ ത്രമുണ്ടെന്ന് ഇതിൽനിന്ന് മനിലാക്കേണ്ടതുണ്ട്. പരലോകത്തിൽ വിശ്വസിക്കാത്തതും സകാത്ത് കൊടുക്കാത്തതുമാണ് മുശ്രിക്കുകളുടെ നാശഹേതു എന്ന് വരുമ്പോൾ, ഇസ്ലാമിൽ സകാത്തിന്റെ സ്ഥാനം കേവലം ഒരു നിർബന്ധകർമം എന്നതിലും എത്രയോ ഉയർന്നതാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെയായിരുന്നു നബി തിരുമേനി ˜ യുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്ത് കൊടുപ്പാൻ വിസമ്മതിച്ചപ്പോൾ അബൂബക്ർ (റ) അവരോട് പരസ്യമായി യുദ്ധം നടത്തിയതും. ഇസ്ലാമിൽ നിലവിലുള്ള സകാത്തുനിയമം നടപ്പിലായത് ഹിജ്റഃ രണ്ടാംകൊല്ല ത്തിലാണ്. ഈ അദ്ധ്യായമാകട്ടെ, മക്കീ കാലഘട്ടത്തിൽ അവതരിച്ചതുമാകുന്നു. അതു കൊണ്ട് ഇവിടെ "സകാത്ത്' കൊണ്ടുദ്ദേശ്യം മതത്തിലെ സാങ്കേതികാർത്ഥത്തിലുള്ള നിർബന്ധധർമം അല്ലെന്നും, ("പരിശുദ്ധി, ആത്മീയ ശുദ്ധത' മുതലായ) ഭാഷാർത്ഥ ത്തിലുള്ള സകാത്തോ, അല്ലെങ്കിൽ പൊതുവിലുള്ള ദാനധർമങ്ങളോ ആണെന്നുമത്രെ ചില മഹാൻമാരുടെ അഭിപ്രായം. (റ) മുതലായവർ സൂചിപ്പിച്ചി ട്ടുള്ളതുപോലെനിലവിലുള്ള സകാത്തുനിയമം വരുന്നതിനുമുമ്പ് -പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽമറ്റൊരു തരത്തിലുള്ള സകാത്ത് നിർബന്ധമുണ്ടായിരുന്നുവെന്നാണ് മനിലാക്കേണ്ടത്. വിളവുകൾ കൊയ്തെടുക്കുന്ന അവസരത്തിൽ അതിന്റെ കടമ കൊടുത്തുതീർക്കേണ്ടതാണ്. ( ) എന്ന് മക്കീ സൂറത്തുകളിലൊ ന്നായ സൂ: പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൂടാതെ, കഴിവുള്ളവൻ അടിയന്തര ട്ടങ്ങളിൽ ദരിദ്രൻമാർക്കും പാവപ്പെട്ടവർക്കും സാമ്പത്തികസഹായം നൽകണമെന്നുള്ളത് ഒരു പ്രധാന കടമയായി എല്ലാ കാലത്തും പൊതുവിൽ അംഗീകരിക്കപ്പെട്ടതുമാണ്. ചുരുക്കിപ്പറഞ്ഞാൽ, ഇന്ന് നിലവിലുള്ള സകാത്ത് വിശദാംശത്തിൽ വ്യത്യസ്തമാ യിരുന്നാലും മറ്റൊരു തരത്തിലുള്ള സകാത്ത് അന്നും നിർബന്ധമുണ്ടായിരുന്നു. അത് അനുഷ്ഠിക്കാത്തതിന്റെ പേരിലാണ് "സകാത്ത് കൊടുക്കാത്ത മുശ്രിക്കുകൾ' എന്ന് അല്ലാഹു ഇവിടെ ആക്ഷേപിച്ചിരിക്കുന്നത് എന്ന് വെക്കുവാനാണ് ന്യായം കാണുന്നത്. "സകാത്ത് കൊടുക്കാത്ത' ( ) എന്ന പ്രയോഗവും ഇതിനാണ് കൂടു തൽ അനുകൂലമാകുന്നത്.
41:8–10

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ

۞قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِي خَلَقَ ٱلۡأَرۡضَ فِي يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادٗاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ

وَجَعَلَ فِيهَا رَوَٰسِيَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِيٓ أَرۡبَعَةِ أَيَّامٖ سَوَآءٗ لِّلسَّآئِلِينَ

(8) നിശ്ചയമായും, വിശ്വസിക്കു കയും സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്ക് മുറിഞ്ഞുപോകാത്ത പ്രതി ഫലം ഉണ്ടായിരിക്കും. വിഭാഗം - 2 (9) (നബിയേ) പറയുക: "രണ്ട് ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചു ണ്ടാക്കിയവനിൽ അവിശ്വസിക്കുക യും, അവന് സമൻമാരെ ആക്കു കയും തന്നെയാണോ നിങ്ങൾ ചെയ്യു ന്നത്?! അതാ (അവനാ)ണ് ലോക രുടെ രക്ഷിതാവ്! (10) അതിന്റെ (ഭൂമിയുടെ) മുക ളിൽകൂടി (ഇളകാതെ) ഉറച്ചു നിൽക്കുന്ന മലകളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു; അതിൽ (നന്മ കൾ വർദ്ധിപ്പിച്ച്) അഭിവൃദ്ധിയുണ്ടാ ക്കുകയും, അതിലെ ആഹാരവസ്തു ക്കൾ അതിൽ (വ്യവസ്ഥ ചെയ്ത്) നിർണയിക്കുകയും ചെയ്തിരി ക്കുന്നു; (എല്ലാം കൂടി) നാല് ദിവസ ങ്ങളിൽ, (അതെ) ചോദിക്കുന്ന (അ ഥവാ അന്വേഷിക്കുന്ന)വർക്ക് ശരിക്കും (നാല് ദിവസം)! (8) നിശ്ചയമായും യാതൊരുവർ വിശ്വസിച്ച സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവർക്കുണ്ട് പ്രതിഫലം മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത) (9) നീ പറയുക നിശ്ചയമായും നിങ്ങളാണോ അവിശ്വസിക്കുക തന്നെ യാതൊരുവനിൽ ഭൂമിയെ സൃഷ്ടിച്ച രണ്ട് ദിവസങ്ങളിലായി അവന് നിങ്ങൾ ആക്കുക (ഉണ്ടാക്കുക)യും സമൻമാരെ (പങ്കുകാരെ) അത്, അവനാണ് ലോക(രുടെ) രക്ഷിതാവ് (10) അതിൽ അവൻ ആക്കുകയും ചെയ്തു ഉറച്ചുനിൽക്കുന്നവയെ (പർവ്വതങ്ങളെ) അതിന്റെ മുകളിൽ കൂടി (ഉപരിഭാഗ ത്ത്) അതിൽ അവൻ ബർക്കത്ത് (അഭിവൃദ്ധിനന്മ) ഉണ്ടാക്കുകയും ചെയ്തു അതിൽ നിർണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു അതിലെ അന്നങ്ങളെ, ആഹാരങ്ങളെ നാല് ദിവസങ്ങളിലായി ശരിക്ക്, ശരി യായി, അനുയോജ്യമായി, തക്കതായി ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്ന വർക്ക്, ആവശ്യപ്പെടുന്നവർക്ക്) ഭൂലോകം സൃഷ്ടിക്കുകയും, അതിൽ മനുഷ്യനും ഇതരജീവികൾക്കും വേണ്ടതെല്ലാം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ളത് അല്ലാഹുവാണ്. അതിൽ മറ്റാർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, ലോകരക്ഷിതാവായ അവനുപുറമെ മറ്റുചിലരെ അവന് പങ്കാ ളികളായി ഗണിക്കുന്നതിന്റെ അർത്ഥശൂന്യത ചൂണ്ടിക്കാട്ടുകയാണ്. ആകാശഭൂമികളെ സൃഷ്ടിച്ചത് ആറുദിവസങ്ങളിലായിട്ടാണെന്ന് പല പ്പോഴും ആവർത്തിച്ച് പറയാറുള്ളതാണ്. അതിന്റെ ഒരു വിശദീകരണം ഈ ആയ ത്തിൽനിന്നും അടുത്ത ആയത്തിൽനിന്നുംകൂടി ലഭിക്കുന്നു. ഭൂമിയെ സൃഷ്ടിച്ചത് രണ്ട് ദിവസംകൊണ്ടാണെന്നും അതിൽ പർവ്വതങ്ങൾ സ്ഥാപിച്ചതും, ആഹാരത്തിനുള്ള വക കളും മറ്റും വ്യവസ്ഥപ്പെടുത്തിയതും വേറെ രണ്ട് ദിവസംകൊണ്ടാണെന്നും, അങ്ങനെ ഭൂമിയുടെ സൃഷ്ടികാര്യങ്ങൾ നാല് ദിവസംകൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്ന തെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കി. ആകാശത്തിന്റെ കാര്യം പൂർത്തിയാ ക്കിയത് രണ്ട് ദിവസം കൊണ്ടാണെന്ന് അടുത്ത വചനത്തിലും പറയുന്നുണ്ട്. ഇങ്ങനെയാണ് ആറുദിവസം പൂർത്തിയാകുന്നതെന്ന് മനിലാക്കാം. എന്നാൽ, "ദിവസം' ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്ക് പരിചയപ്പെട്ട രാവും പകലും ചേർന്ന ദിവ സമായിരിക്കയില്ല. ചില പ്രത്യേക തരത്തിലുള്ള കാലഘട്ടമായിരിക്കുവാനേ നിവൃത്തി യുള്ളൂ; സൂ: സജദഃ 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും ഇതിനുമുമ്പ് നാം ഇതിനെപ്പറ്റി വിവരിച്ചിട്ടുള്ളത് ഓർക്കുക. മനുഷ്യരടക്കം ഭൂമിയിലുള്ള കോടാനുകോടി ജീവികൾക്ക് ജനിക്കുവാനും, ജീവി ക്കുവാനും, അതിന്റെതായ ജീവിതാവശ്യങ്ങൾ നിർവ്വഹിക്കുവാനും ഉപയുക്തമായ വിധ ത്തിൽ അന്നപാനാദി നൂറുനൂറായിരം കാര്യങ്ങൾ ഇവിടെ നേരത്തെ തന്നെ സജ്ജീക രിച്ച് ക്രമപ്പെടുത്തി വെച്ചിരിക്കുകയാണല്ലോ അല്ലാഹു. (അ തിൽ അതിലെ ആഹാരവസ്തുക്കൾ വ്യവ സ്ഥപ്പെടുത്തുകയും ചെയ്തു) എന്ന് പറഞ്ഞത് ഇതെല്ലാം ചൂണ്ടിക്കാട്ടുകയാണ് ചെയ്യു ന്നത്. ഒരു വിത്ത് ഭൂമിയിൽ നിക്ഷേപിച്ചാൽ അത് അനേകം ഇരട്ടിയായി തിരിച്ചുതരു ന്നു. അതിന്റെ ഉപരിഭാഗത്ത് ഇടതടവില്ലാതെ മനുഷ്യൻ വിവിധ മർദ്ദനപരാക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം ത് സഹിക്കുന്നു. സഹിക്കുക മാത്രമല്ല, അതിന്റെ ഉള്ളിൽനിന്ന് അതേ മർദ്ദകർക്ക് വേണ്ട ഉൽപന്നങ്ങൾ അത് ഉൽപാദിപ്പിച്ച് കൊടുക്കു കയും ചെയ്യുന്നു. എന്തെല്ലാം കൊണ്ടാണ് മനുഷ്യൻ ഭൂമിയെ നിത്യേന അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നതെന്ന് കയ്യും കണക്കുമില്ല. പക്ഷേ, അതെല്ലാം വളമയും പശിമയുമാക്കി മാറ്റിക്കൊടുക്കുകയാണത് ചെയ്യുന്നത്. ഇതെല്ലാം ഭൂമിയിൽ അല്ലാഹു നൽകിയ എണ്ണമറ്റ ബർക്കത്തുകളിൽ ചിലതത്രെ. എന്നാൽ "ശരിക്ക്' എന്നും "സമമായിട്ട്' എന്നും അർത്ഥം വരാം. എന്നതിന് ' എന്നും അർത്ഥം. വ്യാകരണപരമായി നോക്കുമ്പോൾ, "ക്ക്' എന്നർത്ഥം കൊടുക്കപ്പെട്ട അവ്യയം ( ) അതിന്റെ തൊട്ടുമുമ്പുള്ള ( എന്ന) വാചകവുമായി ബന്ധപ്പെട്ട് നിൽക്കു ന്നതായും, മുമ്പ് പറഞ്ഞ ( എന്ന) വാചകവുമായി ബന്ധപ്പെട്ടതായും വരാം. അതുകൊണ്ട് ഇവിടെ രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെടാറുണ്ട്; 1) ലോകസൃഷ്ടിയെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ശരിക്കും നാലുദിവസം. അവർക്ക് അറിയുവാൻ വേണ്ടിയാണ് നാല് ദിവസം എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത് എന്ന് സാരം. എന്ന വാക്കിന് ഇകാരം ( ) കൊടുത്ത് എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് "ശരിയായ നാല് ദിവസം എന്നേ അതിന് അർത്ഥം വരികയുള്ളൂ. 2) ചോദിക്കുന്നവർക്കുവേണ്ടി അല്ലാഹു അതിൽ ആഹാരവസ്തുക്കൾ വ്യവസ്ഥപ്പെ ടുത്തി വെച്ചിരിക്കുന്നു. അഥവാ ആഹാരം അന്വേഷിക്കുന്നവരുടെ ആവശ്യാർത്ഥമാണ് അവ അതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
41:11–12

ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ وَهِيَ دُخَانٞ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِيَا طَوۡعًا أَوۡ كَرۡهٗا قَالَتَآ أَتَيۡنَا طَآئِعِينَ

فَقَضَىٰهُنَّ سَبۡعَ سَمَٰوَاتٖ فِي يَوۡمَيۡنِ وَأَوۡحَىٰ فِي كُلِّ سَمَآءٍ أَمۡرَهَاۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَحِفۡظٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ

(11) പിന്നെ (അതിനുപുറമെ) അവൻ ആകാശത്തിലേക്ക് തിരി ഒരു (തരം) പുകയായി രുന്നു. എന്നിട്ട് അതിനോടും, ഭൂമി യോടും അവൻ പറഞ്ഞു: "നിങ്ങൾ രണ്ടും അനുസരണപൂർവ്വമോ അല്ലെ ങ്കിൽ നിർബന്ധിതമായോ വരുക!' അവ രണ്ടും പറഞ്ഞു: "ഞങ്ങൾ അനു സരിച്ചുകൊണ്ട് (തന്നെ ഇതാ) വന്നി രിക്കുന്നു.' (12) അങ്ങനെ, അവയെ ധ ആകാ ശങ്ങളെ പ രണ്ട് ദിവസങ്ങളിലായി അവൻ ഏഴാകാശങ്ങളാക്കി (സൃഷ്ടി ച്ച്) പൂർത്തീകരിച്ചു. എല്ലാ (ഓരോ) ആകാശത്തിലും അതതിന്റെ കാര്യം ബോധനം (നൽകി അറിയിച്ചു) കൊടുക്കുകയും ചെയ്തു. (ഭൂമിയു മായി) അടുത്ത ആകാശത്തെ ചില വിളക്കുകൾകൊണ്ട് നാം അലങ്കരി ക്കുകയും ചെയ്തു. ഒരു കാവലും (ആക്കി വെച്ചിരിക്കുന്നു.) സർവ്വജ്ഞനായ പ്രതാപശാലിയാ യുള്ളവൻ (വ്യവസ്ഥ ചെയ്ത്) കണ ക്കാക്കിയതത്രെ അത് (ഒക്കെയും). (11) പിന്നെ (അതിനുപുറമെ) അവൻ തിരിഞ്ഞു (ചെന്നു) ആകാശത്തിലേക്ക് അത്, അതായിരിക്കെ പുകയായിരുന്നു, ഒരു പുക എന്നിട്ടവൻ പറഞ്ഞു അതിനോട് ഭൂമിയോടും നിങ്ങൾ രണ്ടും വരു വിൻ അനുസരണപൂർവ്വം, വഴിപ്പെട്ടുകൊണ്ട്, (സ്വമനാലെ) അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ) അവരണ്ടും പറഞ്ഞു ഞങ്ങൾ വന്നി രിക്കുന്നു അനുസരിക്കുന്നവരായിട്ട് (12) അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു) ഏഴാകാശങ്ങൾ രണ്ട് ദിവസ ങ്ങളിൽ അവൻ ബോധനം നൽകുകയും ചെയ്തു എല്ലാ ആകാശ ത്തിലും അതിന്റെ കാര്യം നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു ഏറ്റം അടുത്ത (ഐഹികമായ) ആകാശം ചില വിളക്കുകളാൽ ഒരു കാവലും അത് പ്രതാപശാലിയുടെ നിർണയം (വ്യവസ്ഥ, കണക്കാക്കൽ) ആകുന്നു സർവ്വജ്ഞനായ (പിന്നെ ആകാശത്തിലേക്ക് തിരിഞ്ഞു) എന്ന് പറഞ്ഞിരിക്കകൊണ്ട് ഭൂമി സൃഷ്ടിച്ചശേഷം പിന്നീടാണ് അല്ലാഹു ആകാശത്തിന്റെ സൃഷ്ടിയിലേക്ക് തിരി ഞ്ഞത് എന്ന് ധരിച്ചുകൂടാത്തതാണ്. കാരണം, ആകാശത്തെ ഉയർത്തി സ്ഥാപിച്ചതി നെയും, ഇരുട്ടും വെളിച്ചവും ഏർപ്പെടുത്തിയതിനെയും സംബന്ധിച്ച് പ്രസ്താവിച്ചശേ ഷം, സൂ: ( )ൽ അല്ലാഹു ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: (അതിനുശേഷം ഭൂമിയെ അവൻ പരത്തുകയും ചെയ്തു.) നമ്മുടെ വാനശാസ്ത്ര പണ്ഡിതൻമാർക്ക് ഏഴ് ആകാശങ്ങളെപ്പറ്റി സൂക്ഷ്മ മായി ഒന്നും പറയുവാൻ സാധിച്ചിട്ടില്ലെങ്കിലും, ഉപരിലോകത്തെ നക്ഷത്രങ്ങൾക്കാണ് ഭൂമിയെക്കാൾ കൂടുതൽ കാലപ്പഴക്കമെന്നാണ് മൊത്തത്തിൽ അവരുടെയും നിഗമനം. അതുകൊണ്ട് (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കുവാനുള്ളതല്ല, ഒരു വിഷയത്തിനുശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാ ണെന്ന് മനിലാക്കാം. ആകാശത്തിന്റെ സൃഷ്ടിയിലേക്ക് തിരിഞ്ഞപ്പോൾ അത് ഒരുതരം പുകയായിരുന്നു ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം എന്താണെന്ന് നമുക്ക് സൂക്ഷ്മമായി പറ യുവാൻ തെളിവുകളില്ല. ശാസ്ത്രത്തിന്റെ അഭിപ്രായമനുസരിച്ച് ഉപരിഗോളങ്ങളെല്ലാം ഒരുകാലത്ത് ഒരുതരം മേഘപടലം ( ) അല്ലെങ്കിൽ ധൂമപടലം ( അഥവാ ഒരുതരം ആവി ( )യോ വാതകമോ ആയിരുന്നുവെന്നും, അതി ദീർഘമായ കാല ങ്ങൾക്ക് ശേഷമാണ് അവ നിലവിലുള്ള പദാർത്ഥലോകങ്ങളായി പരിണമിച്ചിരിക്കുന്ന തുമെന്നാണ് കാണുന്നത്. അങ്ങനെയുള്ള ഏതെങ്കിലും ഒരവസ്ഥയെക്കുറിച്ചായി രിക്കാം "അത് പുകയായിരുന്നു' ( ) എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന റിയാം. ഭൂമിയെയും, ആകാശത്തെയും അഭിമുഖീകരിച്ചുകൊണ്ട് അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരുവാൻ കൽപിച്ചുവെന്നും, അവ അനുസരണപൂർവ്വംതന്നെ വന്നു വെന്നും പറഞ്ഞിട്ടുള്ളത് കേവലം ഒരു ഉപമാലങ്കാരപ്രയോഗമാകുന്നു. അവയും അവ യിലുള്ള സർവ്വ വസ്തുക്കളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും, വ്യവസ്ഥകൾക്കും പരി പൂർണമായും വിധേയമാണെന്നും, അതിൽ എന്തെങ്കിലും വിഘ്നം വരുത്തുവാൻ അവയ്ക്ക് സാധ്യമല്ലെന്നും സാരം. "പുക'യായിരുന്ന വസ്തുവെ അല്ലാഹു ഏഴാകാശങ്ങളാക്കി സൃഷ്ടി പൂർത്തിയാക്കി ( ) എന്ന് പറഞ്ഞുവല്ലോ. ആ പുക എന്തായിരുന്നു? അതെവിടെനി ന്നുണ്ടായി? അതിനുമുമ്പ് അതെന്തായിരുന്നു? കേവലം ചില ശാസ്ത്രീയനിഗമനങ്ങള ല്ലാതെ, യഥാർത്ഥവും ഖണ്ഡിതവുമായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ. ഒരു കാര്യം, ബുദ്ധി നമുക്ക് കാട്ടിത്തരുന്നുണ്ട്: എല്ലാറ്റിന്റെയും ആദ്യത്തെ ഉഗ്ഗവസ്ഥാനം ശുദ്ധശൂ ന്യതയാണെന്നത്രെ അത്. ശുദ്ധശൂന്യതയിൽനിന്ന് എന്തെങ്കിലും ഒരു വസ്തുവിന് അസ്തിത്വം നൽകുവാൻ അദൃശ്യമായ ഒരു പരമശക്തിക്കല്ലാതെ (അല്ലാഹുവിനല്ലാ തെ) മറ്റേതൊരു ശക്തിക്കും കഴിവില്ലതന്നെ. ഏത് പ്രകൃതിവാദിയും, ഏത് നിരീശ്വരവാ ദിയും ഇവിടെ മുട്ടുകുത്താതെ നിവൃത്തിയില്ല. രണ്ട് ദിവസങ്ങളിൽ ( ) അഥവാ രണ്ട് ആകാശങ്ങളെയും സൃഷ്ടിച്ചതെന്ന് പറഞ്ഞുവല്ലോ. കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ച നാല് ദിവസത്തിന് പുറമെയാണിത്. അങ്ങനെ, ആകാശഭൂമികളുടെ സൃഷ്ടി ആറ് ദിവസം കൊണ്ട് പൂർത്തിയായി. (ഏഴ് ആകാശങ്ങ ളെക്കുറിച്ച് സൂ: 17-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചത് ഓർക്കുക.) ഓരോ ആകാശത്തിലെയും മലക്കുകൾ മുതലായ നിവാസികൾ, വിഭവങ്ങൾ, നടപ ടിക്രമങ്ങൾ, പ്രകൃതി വിശേഷങ്ങൾ ആദിയായ എല്ലാ കാര്യങ്ങളും നിശ്ചയിച്ച് വേണ്ടുന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നത്രെ (എല്ലാ ആകാശത്തിലും അതിന്റെ കാര്യത്തെക്കുറിച്ച് ബോധനം നൽകി) എന്ന് പറഞ്ഞതിന്റെ താൽപര്യം. നക്ഷ ത്രഗോളങ്ങൾ ഓരോന്നും നമ്മുടെ ഭൂമിയെക്കാൾ എത്രയോ മടങ്ങ് വലുതാണെങ്കിലും, നമ്മുടെ ദൃഷ്ടിയിൽ അവ ഒരു മേൽപുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുതവിളക്കുകൾ പോലെയാണല്ലോ. അതുകൊണ്ടാണ് (കൂടുതൽ അടുത്ത ആകാശത്തെ വിളക്കുകൾകൊണ്ട് അലങ്കരിച്ചു) എന്ന് പറഞ്ഞിരിക്കുന്നത്. സൂ: കഹ്ഫിന്റെ 109-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വിവരം കഴിഞ്ഞുപോയിട്ടുണ്ട്. തുടർന്നുകൊണ്ട് (ഒരു കാവലും) എന്ന് പറഞ്ഞതിന്റെ താൽപര്യം രണ്ട് പ്രകാരത്തിൽ ആയിരിക്കാനിടയുണ്ട്. രണ്ടായാലും സ്ഥലത്തേക്ക് യോജിച്ച ഒരു ക്രിയാ രൂപം ( ) ഇവിടെ ലോപിച്ചിരിക്കൽ വ്യാകരണ നി യമപ്രകാരം അനിവാര്യമാണ്. അതി ങ്ങനെ വിവരിക്കാം: 1) ഒരു കാവൽ കാക്കുകയും ചെയ്തി രിക്കുന്നു) അഥവാ ആകാശത്തിന്റെ രക്ഷക്കാവശ്യമായ എല്ലാ ഏർപ്പാടും നാം ചെയ്തി രിക്കുന്നു. 2) വിളക്കുകളാകുന്ന നക്ഷത്രങ്ങളെനാം ഒരു കാവ ലാക്കുകയും ചെയ്തിരിക്കുന്നു.) നക്ഷത്രങ്ങളെ അടുത്ത ആകാശത്തിന് ഒരു അലങ്കാ രമാണെന്നപോലെത്തന്നെ ആകാശത്തേക്ക് പിശാചുക്കളുടെ വരവിനെ തടയുക വഴി ആകാശത്തുനിന്ന് അവയെ ഒരു കാവലായും ഏർപ്പെടുത്തിയിരിക്കുന്നു എന്ന് സാരം. നക്ഷത്രങ്ങൾകൊണ്ട് ആകാശത്തെ അലങ്കരിച്ച വിവരം പറയുന്നതോടൊപ്പം തന്നെ, അവയെ പിശാചുക്കളിൽ നിന്ന് കാവലും ആക്കിയിരിക്കുന്നുവെന്ന് (സൂ: ഹിജ്ർ: 16, 17; സ്വാഫ്ഫാത്ത്: 6, 7; മുൽക്; 5 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു വ്യക്തമായി പ്രസ്താ വിച്ചതാണല്ലോ. അതാണ് ഈ വ്യാഖ്യാനത്തിന് അവലംബം. (കൂടുതൽ വിവരം സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നോക്കുക.) ഇതെല്ലാം സൃഷ്ടിച്ച് വ്യവസ്ഥ പ്പെടുത്തി നിയന്ത്രിച്ചും പരിപാലിച്ചും പോരുന്ന മഹാശക്തി, പ്രതാപത്തിന്റെയും ജ്ഞാന ത്തിന്റെയും പരമകേന്ദ്രംതന്നെ. ( )
41:13

فَإِنۡ أَعۡرَضُواْ فَقُلۡ أَنذَرۡتُكُمۡ صَٰعِقَةٗ مِّثۡلَ صَٰعِقَةِ عَادٖ وَثَمُودَ

(13) എന്നിരിക്കെ, അവർ (ശ്രദ്ധി ക്കാതെ) തിരിഞ്ഞുകളയുകയാണെ ങ്കിൽ (നബിയേ) പറയുക: "ആദിന്റെ യും, ഥമൂദിന്റെയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ ധ വമ്പിച്ച ശിക്ഷയെ പ ക്കുറിച്ച് ഞാൻ (ഇതാ) നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു!' (13) എന്നിരിക്കെ (അപ്പോൾ) അവർ തിരിഞ്ഞാൽ, അവഗണിച്ചാൽ എന്നാൽ നീ പറയുക ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് (താക്കീത്) തരുന്നു ഒരു ഇടിത്തീ, ഘോര ശിക്ഷ ഇടിത്തീപോലയുള്ള ആദി ന്റെയും ഥമൂദിന്റെയും 9 മുതൽ 12 കൂടി വചനങ്ങളിലെ ഉള്ളടക്കം ഓർത്തുകൊണ്ട് ഈ വചനത്തിലെ താക്കീതിന്റെയും ആഴം ഒന്ന് ആലോചിച്ചുനോക്കുക! മുമ്പ് പ്രസ്താവിച്ചതുപോലെ, ആ കടുത്ത മുശ്രിക്കായ ഉത്ബത്തിന്റെ മുഖഭാവം മാറിയതും, കരിങ്കല്ലുപോലെ ഉറച്ച് കടുത്തിരുന്ന ആ ഹൃദയത്തിന് ചാഞ്ചല്യം നേരിട്ടതും ഈ താക്കീതിന്റെ ഗൗരവം നിമി ത്തമാണല്ലോ. (ഇടിത്തീ) എന്ന വാക്കുകൊണ്ട് ഘോരമായ ശിക്ഷ എന്നാണി വിടെ വിവക്ഷ. ആദ്ഥമൂദിന്റെ ശിക്ഷകളെക്കുറിച്ച് തുടർന്നു വിവരിക്കുന്നുണ്ട്.
41:14

إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ

(14) അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും അവരുടെ അടുക്കൽ റസൂലുകൾ ചെ(ന്ന് ഉപ ദേശിച്ചു കൊണ്ടിരു)ന്നപ്പോൾ, അല്ലാ ഹുവിനെയല്ലാതെ നിങ്ങൾ ആരാധി ക്കരുതെന്ന്; അവർ പറഞ്ഞു: "ഞങ്ങ ളുടെ റ∫് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ (ഞങ്ങളിലേക്ക്) "മലക്കു' കളെ ഇറക്കുമായിരുന്നു. അതുകൊ ണ്ട്, നിങ്ങൾ ഏതൊന്നുമായി അയ ക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിശ്ച യമായും ഞങ്ങൾ അവിശ്വാസികളാ ണ്.' (14) അവർക്ക് വന്നപ്പോൾ റസൂലുകൾ (ദൂതൻമാർ) അവരുടെ മുമ്പിൽകൂടി അവരുടെ പിമ്പിൽകൂടിയും നിങ്ങൾ ആരാ ധിക്കരുതെന്ന് അല്ലാഹുവിനെയല്ലാതെ അവർ പറഞ്ഞു ഉദ്ദേശിച്ചിരു ന്നെങ്കിൽ നമ്മുടെ റ∫് അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ് മലക്കുകളെ ആകയാൽ നിശ്ചയം ഞങ്ങൾ യാതൊന്നിൽ അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു അവിശ്വാസികളാണ് മുമ്പിൽകൂടിയും, പിമ്പിൽകൂടിയും റസൂലുകൾ ചെന്നുവെന്ന് പറഞ്ഞതിന്റെ താൽപ ര്യം, അവരുടെ വരവും ഉപദേശവും തുടർന്നുകൊണ്ടിരുന്നു എന്നാകുന്നു. ആദിന്റെയും ഥമൂദിന്റെയും പൊതുനിലയാണ് ഈ വചനത്തിൽ ചുരുക്കിപ്പറഞ്ഞത്. തുടർന്നുള്ള വച നങ്ങളിൽ അതിന്റെ വിശദീകരണം കാണാം.
41:15–16

فَأَمَّا عَادٞ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَقَالُواْ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةٗۖ وَكَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِيٓ أَيَّامٖ نَّحِسَاتٖ لِّنُذِيقَهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَخۡزَىٰۖ وَهُمۡ لَا يُنصَرُونَ

(15) എന്നാൽ "ആദ്' ഗോത്രമാ കട്ടെ, അവർ ന്യായമല്ലാത്ത വിധ ത്തിൽ ഭൂമിയിൽ അഹംഭാവം കാണി ച്ചു. "ശക്തിയിൽ ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളത്!?' എന്ന് അവർ പറയുകയും ചെയ്തു. അവർക്ക് കണ്ടുകൂടേ; അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാൾ ശക്തിയിൽ ഊക്കേറിയവനാ ണെന്ന്?! അവർ നമ്മുടെ "ആയത്ത്' (ലക്ഷ്യദൃഷ്ടാന്തം) കളെ നിഷേധി ക്കുകയും ചെയ്തിരുന്നു. (16) അതിനാൽ, ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളിൽ നാം അവ രിൽ ("ശരശരേ'യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു; ഐഹികജീവിത ത്തിൽ (തന്നെ) അവർക്ക് അപമാന ത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കുവാൻ വേണ്ടി, പരലോകശിക്ഷയാകട്ടെ, കൂടുതൽ അപമാനകരവും! അവർ സഹായിക്കപ്പെടുകയില്ലതാനും. (15) എന്നാൽ ആദ് (ഗോത്രം) അവർ അഹംഭാവം (ഗർവ്വ്) നടിച്ചു ഭൂമിയിൽ ന്യായം കൂടാതെ, അർഹതയില്ലാതെ അവർ പറയുകയും ചെയ്തു ആരാണ് ഊക്കുള്ളവർ, കഠിനൻമാർ ഞങ്ങളെക്കാൾ ശക്തിയിൽ, ബലംകൊണ്ട് അവർക്ക് കണ്ടുകൂടേ, കാണുന്നില്ലേ അല്ലാഹു ആണെന്ന് അവരെ സൃഷ്ടിച്ചവനായ അവൻ അവരെ ക്കാൾ ഊക്കുള്ളവനാണ് ശക്തിയിൽ അവർ ആയിരുന്നുതാനും നമ്മുടെ ആയത്ത് (ദൃഷ്ടാന്തം, ലക്ഷ്യം)കളെ നിഷേധിക്കും (16) അപ്പോൾ (അതിനാൽ) അവരിൽ നാം അയച്ചു ഒരു കാറ്റ് "ശരശരേ'യുള്ള (ഉഗ്രമായ) ചില ദിവസങ്ങളിൽ ദുർദ്ദശ (ദുഃശ്ശകുനം) പിടിച്ച, അശുഭകരങ്ങളായ നാം അവർക്ക് ആസ്വദിപ്പിക്കുവാൻ അപമാനത്തിന്റെ (നിന്ദ്യതയുടെ) ശിക്ഷ ശ്ശുമ ഐഹികജീവിത ത്തിൽു പരലോകശിക്ഷയാകട്ടെ കൂടുതൽ അപമാനകരം (നിന്ദ്യമാ യത്) ആകുന്നു അവർ, അവരോ ത്സ സഹായിക്കപ്പെടുന്നതല്ലതാനും തുടർച്ചയായി ഏഴ് രാത്രിയും എട്ട് പകലും പ്രസ്തുത കൊടുങ്കാറ്റ് അവരിൽ ആഞ്ഞ ടിച്ചുകൊണ്ടിരുന്നു. ഈന്തപ്പന കടപുഴങ്ങി വീഴുന്ന കണക്കെ അവർ ഒന്നടങ്കം ചത്തൊ ടുങ്ങിപ്പോയി. (69; 6- 8) ആ ജനതയെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങളത്രയും ഏറ്റവും ലക്ഷണം കെട്ട ദുർദ്ദിനങ്ങളായിരുന്നുവെന്ന് പറയേണ്ടതില്ല. മാത്രമല്ല, ആ ലക്ഷ ണക്കേട് പിന്നീട് അവരെ വിട്ടുമാറുവാനും പോകുന്നില്ല. അതുകൊണ്ടാണ് ദുഃശ്ശകുനം പിടിച്ച അഥവാ അശുഭകരങ്ങളായ ദിവസങ്ങൾ ( ) എന്ന് ആ ദിവസങ്ങളെ ക്കുറിച്ച് പറഞ്ഞത്. മുറിഞ്ഞുപോകാതെ നിലനിൽക്കുന്ന ശകുനക്കേടിന്റെ ദിവസം ( ) എന്നത്രെ സൂ: ക്വമറിൽ അവയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചില പ്രത്യേക ദിവസങ്ങൾ "നഹ്സുള്ള' (അശുഭകരമായ) ദിവസങ്ങളാണെന്ന് എങ്ങ നെയോ ഒരു വിശ്വാസം പലരിലും കടന്ന് കൂടിയിട്ടുണ്ട്. ആ ദിവസങ്ങൾ അപകടം പിടി അതുകൊണ്ട് ആ ദിവസങ്ങളിൽ യാത്ര, വിവാഹംപോലെയുള്ള തൊന്നും നിർവ്വഹിക്കുന്നത് നന്നല്ലെന്നുമാണ് അവരുടെ ധാരണ. ചില പഞ്ചാംഗങ്ങ ളിൽ ആ ദിവസങ്ങൾ ഏതെല്ലാമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതിന് ഇസ്ലാമിൽ യാതൊരടിസ്ഥാനവുമില്ല. ഒരാളെയോ, ഒരു സമുദായത്തെയോ സംബ ന്ധിച്ചിടത്തോളം ഒരു ദിവസം പല അനിഷ്ടസംഭവങ്ങളും ഉണ്ടായെന്ന് വരാം. അതേ സമയത്ത് ആ ദിവസംതന്നെ മറ്റൊരു കൂട്ടർക്ക് വളരെ സന്തോഷകരമായ അനുഭവ ങ്ങളും ഉണ്ടായെന്ന് വരും. എന്നല്ലാതെ, ചില പ്രത്യേക ദിവസങ്ങളിൽ എല്ലാവർക്കും പൊതുവിൽ ദോഷം ബാധിക്കുകയോ, അല്ലെങ്കിൽ ആ ദിവസങ്ങളിൽ മാത്രം ഭാഗ്യ ദോഷം സംഭവിക്കുകയോ ഉണ്ടാകുന്നതല്ല. എനി, ഏതെങ്കിലും ദിവസം ഒരു പൊതു ആപത്ത് സംഭവിച്ചുവെന്ന് വെക്കുക, എന്നാൽ അത് ആ ദിവസത്തിന്റെ ഫലമായുണ്ടാ കുന്നതാണോ? അതുമല്ല. അതിനുള്ള കാരണം മറ്റൊന്നായിരിക്കും. ഒരു പക്ഷേ, ആ കാരണം നമുക്ക് വ്യക്തമായി അറിയുവാൻ കഴിയാത്തതായിരിക്കാം. ഏതായാലും "നഹ്സ് ദിവസ'ങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ പലതും ശുഭകരമായി പര്യവ സാനിക്കുന്നതും നാം സാധാരണ കാണാറുള്ളതാണ്. ശകുനം നോക്കൽ, മുഹൂർത്തം നോക്കൽ മുതലായവയെല്ലാം ഹദീഥുകളിൽ കർശനമായി വിരോധിച്ചിട്ടുള്ളത് പ്രസ്താ വ്യമാകുന്നു.
41:17–18

وَأَمَّا ثَمُودُ فَهَدَيۡنَٰهُمۡ فَٱسۡتَحَبُّواْ ٱلۡعَمَىٰ عَلَى ٱلۡهُدَىٰ فَأَخَذَتۡهُمۡ صَٰعِقَةُ ٱلۡعَذَابِ ٱلۡهُونِ بِمَا كَانُواْ يَكۡسِبُونَ

وَنَجَّيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ

(17) എന്നാൽ "ഥമൂദ്' ഗോത്രമോ, അവർക്ക് നാം സന്മാർഗം കാട്ടിക്കൊ ടുത്തു; അപ്പോഴവർ സന്മാർഗത്തെ ക്കാൾ അന്ധതയോട് ധ ദുർമാർഗ ത്തോട് പ സ്നേഹം കാണിച്ചുകളഞ്ഞു. അങ്ങനെ, അവർ ചെയ്തുകൂട്ടിയിരു ന്നത് നിമിത്തം, നിന്ദ്യമായ ശിക്ഷയാ കുന്ന ഇടിത്തീ (ഘോരശബ്ദം) അവരെ പിടികൂടി. (18) വിശ്വസിക്കുകയും, സൂക്ഷി ച്ചുകൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (17) ആദ്ഥമൂദിന്റെ സംഭവങ്ങളെ സംബന്ധിച്ച് കൂടുതൽ വിവരം ഒന്നിലധികം സ്ഥല ങ്ങളിൽ ഇതിനുമുമ്പ് നാം വായിച്ചു കഴിഞ്ഞതാണ്. വിശദീകരിക്കേണ്ടതില്ല. ഐഹിക ജീവിതത്തിൽ തന്നെ അനുഭവപ്പെടുന്ന ഇത്തരം ശിക് ഷകൾക്കുപുറമെ, പരലോകത്തു വെച്ച് ഇവർക്കും ഇവരെപ്പോലെ തൗഹീദിൽ വിശ്വസിക്കാത്തവർക്കും ആസ്വദിക്കേണ്ടി വരുന്ന ചില രംഗങ്ങളെ അല്ലാഹു തുടർന്ന് വിവരിക്കുന്നു:- വിഭാഗം - 3
41:19

وَيَوۡمَ يُحۡشَرُ أَعۡدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمۡ يُوزَعُونَ

(19) അല്ലാഹുവിന്റെ ശത്രുക്കൾ നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം! അപ്പോഴവർ നിയന്ത്രിച്ചു കൊണ്ടുവരപ്പെടുന്നതാണ്. (19) ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം അല്ലാഹുവിന്റെ ശത്രു ക്കൾ നരകത്തിലേക്ക് അപ്പോഴവർ നിയന്ത്രിച്ചുകൊണ്ടുവരപ്പെടും ഓരോ സംഘവും മറ്റേതുമായി കൂടിച്ചേരേണ്ടതിനും, കൂട്ടംവിട്ടുപോകാതിരിക്കേണ്ട തിനുമായി, അവരെ തെളിച്ച് നിയന്ത്രിച്ചുകൊണ്ട് നരകത്തിലേക്ക് കൊണ്ടുവരപ്പെടും.
41:20

حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيۡهِمۡ سَمۡعُهُمۡ وَأَبۡصَٰرُهُمۡ وَجُلُودُهُم بِمَا كَانُواْ يَعۡمَلُونَ

(20) അങ്ങനെ, അവർ അതിന്റെ അടുക്കൽ വരുമ്പോൾ, അവരുടെ കേൾവിയും (കാതുകളും) , അവരുടെ കാഴ്ചകളും (കണ്ണുകളും) അവരുടെ തൊലികളും അവർ കാ ണ്ടി രു ന്ന ന ക്കു റി അവർക്കെതിരിൽ സാക്ഷി പറയുന്ന താണ്. (20) അങ്ങനെ (ഇതുവരെ) അതിന്നടുക്കൽ അവർ വന്നാൽ (അപ്പോൾ) അവരുടെമേൽ (അവർക്കെതിരെ) സാക്ഷിനിൽക്കും അവ രുടെ കേൾവി (കാത്) അവരുടെ ദൃഷ്ടി (കാഴ്ച, കണ്ണു)കളും അവ രുടെ തൊലികളും അവരായിരുന്നതിനെപ്പറ്റി പ്രവർത്തിച്ചുകൊണ്ടി രിക്കും അവയവങ്ങൾ സാക്ഷി പറയുന്നതിന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് നമുക്ക് തിട്ടപ്പെടുത്തുവാൻ സാധ്യമല്ലെങ്കിലും, അവ ഏതോ തരത്തിലുള്ള സംസാരം മുഖേന യാണ് നിർവ്വഹിക്കുക എന്ന് അടുത്ത വചനത്തിൽ നിന്ന് വ്യക്തമാണ്. പരലോകത്തു വെച്ച് അല്ലാഹു നേരിട്ട് നടത്തുന്ന കോടതിയിലെ വർത്തമാനങ്ങളാണല്ലോ അത്. മനഃ ശ്ശാസ്ത്രപരവും സ്വാഭാവികവുമായ നിലക്ക് കുറ്റവാളികളിൽ പ്രകടമാകുന്ന ചില ഭാവ വികാരങ്ങളോ, പ്രതികരണങ്ങളോ ആയിരിക്കും ഇവിടെ ഉദ്ദേശ്യമെന്ന് വരുത്തിത്തീർക്കു വാൻ ചില ആധുനിക വ്യാഖ്യാതാക്കൾ സാഹസപ്പെടാറുണ്ട്. ഈ അഭിപ്രായത്തെ ന്യായീകരിക്കുവാൻവേണ്ടി ചില ശാസ്ത്രീയസിദ്ധാന്തങ്ങളും ഉദാഹരണങ്ങളും അവർ എടുത്ത് കാട്ടുകയും ചെയ്യും. സ്വയം വ്യക്ത മാണെങ്കിൽ ശാസ്ത്രങ്ങളുടെ അനുമതികൂടി വേണ മെന്നാണ് ഇവരുടെ പ്രസ്താവനകൾ തോന്നിപ്പിക്കുക. നാവും, അധരങ്ങളും ചലിപ്പി ക്കുക വഴി വായുമുഖേനയാണ് സംസാരം നമുക്ക് പരിചയപ്പെട്ടിട്ടുള്ളതെങ്കിലും, അല്ലാഹു ഉദ്ദേശിച്ചാൽ മറ്റേതെങ്കിലും അവയവം മുഖേനയോ, ബുദ്ധിജീവികളല്ലാത്ത വസ്തുക്ക ളിൽനിന്നോ അതുണ്ടാകുന്നതിന് യാതൊരു തട വുമില്ല. വാസ്തവത്തിൽ, പാരത്രിക സംഭവങ്ങളെ ഭൗതിക പരിചയങ്ങളുമായി തുലനം ചെയ്യുന്നതിൽനിന്നും, അല്ലാഹുവിന്റെ അപാരമായ കഴിവുകളെ വീക്ഷണഗതിയോടെ വിലയിരുത്തുന്നതിൽനിന്നു മാണ് ഇത്തരം സമീപനങ്ങൾ ഉടലെടുക്കുന്നത്. അടുത്ത വചനം നോക്കുക. അവയവ ങ്ങൾ ബോധപൂർവ്വം ശരിക്കും സംസാരിച്ചുകൊണ്ടാണ് തങ്ങളുടെ സാക്ഷ്യം നിർവ്വഹി ക്കുന്നത് എന്നല്ലാതെ മറ്റ് വല്ലതും അതിൽനിന്ന് ഊഹിക്കുവാൻ കഴിയുമോ എന്ന് ഒന്ന് മനിരുത്തി ആലോചിച്ച് നോക്കുക:
41:21

وَقَالُواْ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَيۡنَاۖ قَالُوٓاْ أَنطَقَنَا ٱللَّهُ ٱلَّذِيٓ أَنطَقَ كُلَّ شَيۡءٖۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةٖ وَإِلَيۡهِ تُرۡجَعُونَ

(21) അവർ തങ്ങളുടെ തൊലിക ളോട് പറയും: "നിങ്ങൾ എന്തിനായി ട്ടാണ് ഞങ്ങൾ (അഥവാ നമ്മൾ) ക്കെതിരിൽ സാക്ഷി പറഞ്ഞത്?!' അവർ (തൊലികൾ) പറയും: "എല്ലാ (സംസാരിക്കുന്ന) വസ്തുവെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവ നാണല്ലോ നിങ്ങളെ ഒന്നാം പ്രാ വശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.' (21) അവർ പറയും അവരുടെ തൊലികളോട് എന്തിനാണ് നിങ്ങൾ സാക്ഷി നിന്നത് ഞങ്ങൾക്ക് (നമുക്ക്) എതിരെ അവർ പറയും അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു സംസാരിപ്പിച്ചവനായ എല്ലാ വസ്തുവെയും അവൻതന്നെ നിങ്ങളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു ഒന്നാം പ്രാവശ്യം അവനിലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുന്നു കുറ്റവാളികൾ "മഹ്ശറി'ൽ വെച്ച് കളവുപറയുമെന്നും, അപ്പോൾ അവരുടെ വായക ളിൽ അല്ലാഹു മുദ്രവെക്കുമെന്നും, അവരുടെ കൈകാലുകൾ സംസാരിക്കുകയും, സാക്ഷി പറയുകയും ചെയ്യുമെന്നും സൂ: യാസീൻ 65 ൽ നാം കണ്ടു. ഇത് സംബന്ധിച്ച് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഒരു നബി വചനവും നാം അവിടെ ഉദ്ധരിച്ചിരിക്കുന്നു. ഇതെല്ലാം കേവലം അലങ്കാരപ്രയോഗങ്ങളാണെന്നും മറ്റും ജൽപിക്കുന്നവർക്കുള്ള മറുപടി ഈ ആയത്തിൽതൊലികളുടെ മറുപടിയിൽതന്നെ അടങ്ങിയിരിക്കുന്നു. കൂടുതൽ വിവരി ക്കേണ്ടതില്ല. തൊലികളെക്കുറിച്ച് "അവർ പറഞ്ഞു' ( ) എന്ന് ബുദ്ധിജീവികളെപ്പറ്റി പ്രയോഗിക്കുന്ന രൂപത്തിൽ പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സാധാരണഗതിയിൽ "അവ പറഞ്ഞു' ( ) എന്നായിരു ന്നു പ്രയോഗിക്കേണ്ടിയിരുന്നത്. ബോധ പൂർവ്വംതന്നെയാണ് അവ മറുപടി പറയുന്നതെന്നത്രെ ഇത് കാണിക്കുന്നത്. മറുപടിയാ കട്ടെ, വളരെ അർത്ഥഗർഭവും! തുടർന്ന് പറയുന്നതും നോക്കുക:-
41:22–23

وَمَا كُنتُمۡ تَسۡتَتِرُونَ أَن يَشۡهَدَ عَلَيۡكُمۡ سَمۡعُكُمۡ وَلَآ أَبۡصَٰرُكُمۡ وَلَا جُلُودُكُمۡ وَلَٰكِن ظَنَنتُمۡ أَنَّ ٱللَّهَ لَا يَعۡلَمُ كَثِيرٗا مِّمَّا تَعۡمَلُونَ

وَذَٰلِكُمۡ ظَنُّكُمُ ٱلَّذِي ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَٰسِرِينَ

(22) "നിങ്ങളുടെ കേൾവികളാക ട്ടെ, കാഴ്ചകളാകട്ടെ, തൊലികളാക ട്ടെ, നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്നതിൽ നിന്ന് നിങ്ങൾ മറ ഞ്ഞുനിൽക്കുകയും ചെയ്തിരുന്നില്ല. പക്ഷേ, നിങ്ങൾ ധരിച്ചു, നിങ്ങൾ പ്രവർത്തിക്കുന്നതിൽനിന്ന് അധി കവും അല്ലാഹു അറിയുകയില്ല എന്ന്! (23) "അത് - നിങ്ങളുടെ റ∫ിനെ ക്കുറിച്ച് നിങ്ങൾ ധരിച്ച് വെച്ച (ആ) ധാരണ - നിങ്ങളെ നാശത്തിൽ പതി പ്പിച്ചു. അങ്ങനെ, നിങ്ങൾ നഷ്ടക്കാ രിൽപെട്ടവരായിത്തീർന്നു.' (22) നിങ്ങളായിരുന്നില്ല നിങ്ങൾ മറഞ്ഞുനിൽക്കും സാക്ഷി നിൽക്കുന്നതിന്, സാക്ഷി നിൽക്കുമെന്നതിനാൽ നിങ്ങളുടെമേൽ നിങ്ങളുടെ കേൾവി നിങ്ങളുടെ കാഴ്ച (കണ്ണു)കളും ഇല്ല നിങ്ങളുടെ തൊലികളും ഇല്ല പക്ഷേ നിങ്ങൾ ധരിച്ചു അല്ലാഹു അറിയുകയില്ലെന്ന് അധികം, മിക്കത് നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് (23) അത് നിങ്ങളുടെ ധാരണ, വിചാരം നിങ്ങൾ ധരിച്ചതായ നിങ്ങളുടെ റ∫ിനെക്കുറിച്ച് അത് നിങ്ങളെ നാശത്തിൽപെടുത്തി അങ്ങനെ നിങ്ങളായിത്തീർന്നു നഷ്ടപ്പെട്ടവരിൽ(പെട്ടവർ) ഈ വാക്യങ്ങൾ അവയവങ്ങളുടെ പ്രസ്താവനയിൽ പെട്ടതാവാനും, അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. അല്ലാഹു പറയുന്നു:-
41:24

فَإِن يَصۡبِرُواْ فَٱلنَّارُ مَثۡوٗى لَّهُمۡۖ وَإِن يَسۡتَعۡتِبُواْ فَمَا هُم مِّنَ ٱلۡمُعۡتَبِينَ

(24) എനി, അവർ ക്ഷമിക്കുകയാ ണെങ്കിൽ, നരകമത്രെ അവർക്ക് പാർപ്പിടം! (അവർ ഖേദിച്ച് മടങ്ങി) തൃപ്തിക്കപേക്ഷിക്കുകയാണെങ്കി ലോ, എന്നാലവർ, (മടക്കം സ്വീകരി ച്ച്) തൃപ്തി നൽകുന്നവരുടെ കൂട്ട ത്തിലും (പെടുന്നത്) അല്ല. (24) എനി അവർ ക്ഷമിക്കുന്നപക്ഷം എന്നാൽ നരകം, നരക മത്രെ അവർക്ക് പാർപ്പിടം, വാസസ്ഥലമാണ് അവർ മടക്കത്തിന്ന പേക്ഷിച്ചാൽ, ഖേദം കാണിച്ചാൽ, തൃപ്തിക്കപേക്ഷിച്ചാൽ എന്നാലവരല്ല മടക്കം സ്വീകരിക്കപ്പെടുന്ന (തൃപ്തി നൽകപ്പെടുന്ന) വരിൽ (പെട്ടവർ) ക്ഷമിച്ചാലും ഇല്ലെങ്കിലും എനി ഫലം ഒന്നുതന്നെ. രണ്ടായാലും നരകശിക്ഷയാണ വർക്ക് അനുഭവിക്കുവാനുള്ളത്. അത് ക്ഷമിക്കുവാൻ കഴിയുമോ? ഒരിക്കലും സാധ്യമ ല്ല. ഒരു പക്ഷേ, അവർ ഖേദം പ്രകടിപ്പിച്ചു. അല്ലെങ്കിൽ ഐഹിക ജീവിതത്തിലേക്ക് മട ക്കിക്കൊടുക്കുവാൻ അപേക്ഷിച്ചു. അല്ലെങ്കിൽ തങ്ങളുടെ മേൽ പ്രീതിക്കുവേണ്ടി അപേ ക്ഷിച്ചു ഇത് കൊണ്ടൊന്നും തന്നെ ഫലമില്ല. അതൊന്നും അവിടെ സ്വീകാര്യവുമ ല്ല. എന്നൊക്കെയാണ് അവസാനവാക്യത്തിന്റെ താൽപര്യം മനുഷ്യരോ, ഇതര വസ്തുക്കളോ കാണാതെ പാപങ്ങളും തെറ്റുകുറ്റങ്ങളും മറച്ചു ചെയ്യാൻ കഴിഞ്ഞേക്കും. എന്നാൽ, സ്വന്തം അവയവങ്ങളറിയാതെ ആർക്കും അത് സാധ്യ മല്ലല്ലോ. അവയവങ്ങൾപോലും പരലോകത്ത് സാക്ഷികളായി വരുമെന്നിരിക്കെ, മനുഷ്യൻ അവന്റെ രഹസ്യാവസ്ഥയിലും, ഹുവിനെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ വചനങ്ങൾ നമ്മെ മനിലാ ക്കുന്നത്. അല്ലാഹു നമുക്ക് അതിന് തൗഫീക്വ് നൽകട്ടെ. അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണയും സദ്വിചാരവുമുള്ളവർ അല്ലാഹുവിന്റെ കല്പ നക്കും പ്രീതിക്കും എതിരായ കാര്യങ്ങൾ പ്രവർത്തിക്കുകയില്ല. നേരെമറിച്ച് അല്ലാഹു വിനെക്കുറിച്ച് ചീത്ത ധാരണയും ദുർവ്വിചാരവും പുലർത്തിപ്പോരുന്നവരിൽനിന്ന് ദുർവൃ ത്തികളും പാപങ്ങളും ഉണ്ടാകാതിരിക്കുകയുമില്ല. സൽവിചാരം നന്ദിയുടെയും വിശ്വാ സത്തിന്റെയും ലക്ഷണമാണ്. ദുർവിചാരമാകട്ടെ, നന്ദികേടും വിശ്വാസക്കുറവുമാണ്. അല്ലാഹുവിനെപ്പറ്റി സദാ നല്ല ധാരണമാത്രം പുലർത്തിക്കൊണ്ടിരിക്കുന്നത് മനുഷ്യന്റെ സകലമാന വിജയത്തിനും ചീത്ത ധാരണ അവന്റെ തീരാനഷ്ടത്തിനും കാരണമാകു ന്നു. അല്ലാഹു പ്രസ്താവിച്ചതായി ഒരു ഹദീഥിൽ നബി ˜ ഉദ്ധരിക്കുന്നു; ൽട്ടപ്പഥ സാരം: എന്റെ അടിയാന് എന്നെക്കുറിച്ചുള്ള ധാരണയനു സരിച്ചായിരിക്കും ഞാൻ വർത്തിക്കുക. (ബു; മു.) മറ്റൊരു ഹദീഥിൽ നബി ˜ പറ യുന്നു: (നിങ്ങളിൽ ഒരാളും അല്ലാഹുവിനെപ്പറ്റി ധാരണ നന്നായിക്കൊണ്ടല്ലാതെ മരിച്ചുപോകരുത്. കാരണം, അല്ലാഹുവിനെക്കുറിച്ച് എന്ന ക്രിയക്ക് ഈ അർത്ഥങ്ങളെല്ലാം വരും. സാരത്തിൽ എല്ലാം ഒന്നുതന്നെ. ഒരു ജനതയുടെ ദുഷിച്ച ധാരണ അവരെ നാശത്തിലകപ്പെടുത്തിയിരിക്കുന്നു. അല്ലാ "നിങ്ങളുടെ റ∫ിനെപ്പറ്റി നിങ്ങളുടെ ആ ധാര ണ നിങ്ങളെ നാശത്തിലാക്കിയിരിക്കുന്നു.' (മു; അ; ദാ) എന്നാൽ, ദുഷ്പ്രവൃത്തികൾ പതിവാക്കുകയും, അതേസമയത്ത് താൻ റ∫ിനെപ്പറ്റി നല്ല ധാരണ വെക്കുന്നുവെന്ന് പറ യുകയും ചെയ്യുന്നത് നിരർത്ഥവും,- ഇമാം ഹസൻബസ്വരീ (റ) പ റഞ്ഞതുപോലെകള്ള വുമായിരിക്കും. കാരണം, അല്ലാഹുവിനെപ്പറ്റി നല്ല ധാരണ വെക്കുന്നവൻ നിശ്ചയമായും നല്ല പ്രവൃത്തികളായിരിക്കും ചെയ്തുകൊണ്ടിരിക്കുക. അല്ലാഹു പറയുന്നു;-
41:25

۞وَقَيَّضۡنَا لَهُمۡ قُرَنَآءَ فَزَيَّنُواْ لَهُم مَّا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَحَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ

(25) നാം അവർക്ക് ചില കൂട്ടാ ളികളെ നിശ്ചയിച്ചു; എന്നിട്ട്, അവർ അവരുടെ മുമ്പിലുള്ളതും, പിമ്പിലു ള്ളതും അവർക്ക് ഭംഗിയാക്കികാണി ച്ചു. ജിന്നുകളിൽനിന്നും മനുഷ്യ രിൽനിന്നും തങ്ങളുടെ മുമ്പ് കഴി ഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ, അവരുടെമേൽ (ശിക്ഷ യുടെ) വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെടുകയും ചെയ്തു. നിശ്ചയ മായും അവർ നഷ്ടപ്പെട്ടവരായിരു ന്നു. (25) നാം നിശ്ചയിച്ചു, നിയമിച്ചു അവർക്ക് ചില കൂട്ടാളികളെ, തുണകളെ എന്നിട്ടവർ അലങ്കാരമാക്കി, ഭംഗിയാക്കിക്കാട്ടി അവർക്ക് അവരുടെ മുമ്പിലുള്ളതിനെ അവരുടെ പിമ്പിലുള്ളതിനെയും അവരിൽ യഥാർത്ഥമാകുക (സ്ഥിരപ്പെടുക)യും ചെയ്തു വാക്ക് സമുദായങ്ങളിലായിട്ട് (സമുദായങ്ങളുടെ കൂട്ടത്തിൽ) കഴിഞ്ഞുപോയിട്ടുള്ള അവരുടെ മുമ്പ് ജിന്നുകളിൽനിന്ന് മനുഷ്യരിൽനിന്നും നിശ്ചയമായും അവരായിരുന്നു നഷ്ടപ്പെട്ടവർ സഹവാസവും കൂട്ടുകെട്ടും നിമിത്തം മനുഷ്യൻ നന്നായിത്തീരുവാനും, ദുഷിച്ചു പോകുവാനും ഇടവരുമെന്ന് പറയേണ്ടതില്ല. കൂട്ടാളികളായി സ്വീകരിക്കപ്പെടുന്നവർ ഏത് തരത്തിലുള്ളവരാണെന്നതാണ് ഇതിന്റെ പശ്ചാത്തലം. നബി ˜ പറയുന്നു: ( മ നു ഷ്യ ൻ അവന്റെ ചങ്ങാതിയുടെ മതത്തിലായിരിക്കും നിലകൊള്ളുക. അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും ആരോടാണ് താൻ ചങ്ങാത്തം സ്വീകരിക്കേണ്ടതെന്ന് നോക്കിക്കൊള്ള ട്ടെ. (അ; തി; ദാ; ബ.) ഇമാം മാലിക് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥിൽ അല്ലാഹു പ്രസ്താവിച്ചതായി നബി ˜ ഇപ്രകാരം അരുളിച്ചെയ്യുന്നു: "എന്റെ വിഷയത്തിൽ അന്യോന്യം സ്നേഹിക്കുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൂടിയിരിക്കുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം സന്ദർശനം നടത്തുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൊടുക്കുന്നവർക്കും എന്റെ സ്നേഹം നിർബന്ധമായും ലഭിക്കുന്ന താണ്'. വിഭാഗം - 4
41:26

وَقَالَ ٱلَّذِينَ كَفَرُواْ لَا تَسۡمَعُواْ لِهَٰذَا ٱلۡقُرۡءَانِ وَٱلۡغَوۡاْ فِيهِ لَعَلَّكُمۡ تَغۡلِبُونَ

(26) അവിശ്വസിച്ചവർ പറയുക യാണ്: "നിങ്ങൾ ഈ ലേക്ക് ചെവികൊടുക്കരുത്; നിങ്ങൾ അതിൽ (ബഹളം കൂട്ടി) ഒച്ചപ്പാടുണ്ടാ ക്കുകയും ചെയ്യുവിൻ, നിങ്ങൾ ജയം നേടിയേക്കാം.' (26) അവിശ്വസിച്ചവർ പറയുകയാണ്, പറയും നിങ്ങൾ കേൾക്കരുത് (ചെവി കൊടുക്കരുത്) ഈ അതിൽ നിങ്ങൾ ഒച്ചപ്പാടുണ്ടാക്കുക (തിരക്കുകൂട്ടുക)യും ചെയ്യുവിൻ നിങ്ങളായേക്കാം, ആകുവാൻ വേണ്ടി നിങ്ങൾ ജയിക്കും, മികച്ചുനിൽക്കുന്ന (വർ) തെളിവ്, ന്യായം, മർദ്ദനം, ഉപായം എന്നിവകൊണ്ടൊന്നും വശ്യശക്തിയെ മറികടക്കുവാൻ ക്വുറൈശി മുശ്രിക്കുകൾക്ക് കഴിയാതിരുന്നപ്പോൾ അവർ പ്രയോഗിച്ച മറ്റൊരായുധമാണിത്. ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അനാവശ്യ സംസാരം, ചൂളംവിളി, കൈമുട്ടുപോലെയുള്ള എന്തെങ്കിലും ശബ്ദകോലാഹലങ്ങൾ വഴി ബഹളം കൂട്ടുക. എന്നാൽ മറ്റുള്ളവർക്ക് അത് കേൾക്കുവാൻ സാധിക്കാതെ വരുമല്ലോ. ഇങ്ങ നെ, ആ സംരംഭത്തെ പരാജയപ്പെടുത്തി തങ്ങൾക്ക് വിജയം നേടാമെന്നാണവരുടെ വ്യാമോഹം. പക്ഷേ, അമാനുഷികമായ സ്വാധീനശക്തിയെ വെല്ലുവാൻ അവർക്കുണ്ടോ കഴിയുന്നു?! "ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക' എന്ന് അപലപനീയമായ ഈ അടവ് ക്വുറൈ ശികൾ മാത്രമല്ല സ്വീകരിക്കാറുള്ളത്. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതി രായി ശബ്ദം ഉയർത്തുന്നവരുടെ നേരെ ചില പാമരവിഡ്ഢികളും, അവരെ ചൂഷണം ചെയ്യുന്ന ദുഷ്ടനേതാക്കളും ഉപയോഗിച്ചുവരാറുള്ളതാണ്. നമ്മുടെ രാഷ്ട്രീയ വേദി കളിലും, നിയമസഭായോഗങ്ങളിലുമെല്ലാം തന്നെ ഇന്ന് ഇത് പ്രചാരത്തിൽ വന്നിരിക്ക യാണല്ലോ. 1400 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സത്യനിഷേധികളായ ആ അപരിഷ്കൃത അറബികൾ അന്ന് നേരെ സ്വീകരിച്ച അതേ പൈശാചിക അടവ് ഇന്ന് ഉൽബുദ്ധരെന്ന് അവകാശപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽപോലും അനുകരിക്കപ്പെ ടുന്നത് കാണുമ്പോൾ, മനുഷ്യഹൃദയമുള്ളവർക്ക് ലജ്ജയും വിസ്മയവും തോന്നി പ്പോകും! അതിൽ ഒച്ചപ്പാടുണ്ടാക്കുവിൻ ( ) എന്ന വാക്യത്തിന് ഇമാം ബൈദ്വാവീ (റ) നൽകിയ വ്യാഖ്യാനം ശ്രദ്ധേയമാകുന്നു. ല്ലൾക്കഢസ്ലഥവ ള്ളപ്പഥ (സാരം: വായിക്കുന്നവന് ശല്യമുണ്ടാക്കുവാനായി അടിസ്ഥാനരഹി തമായ വാർത്തകൾകൊണ്ട് നിങ്ങളതിനെ എതിർക്കുവിൻ. അല്ലെങ്കിൽ, അവ മുഖേന നിങ്ങൾ ശബ്ദം ഉയർത്തുവിൻ). ചെണ്ടമുട്ടിയും, കൂക്കിവിളിച്ചും, ഗാനാലാപങ്ങൾ നട ത്തിയും, അനാവശ്യമായി മറ്റേതുവിധേനയുംസത്യം കേൾക്കുന്നതിൽനിന്ന് മറ്റുള്ളവരെ തടയുവാൻ പ്രതിയോഗികൾ ഉണ്ടാക്കുന്ന ശല്യങ്ങ ളെല്ലാം ഇതിന് ഉദാഹരണങ്ങളാകുന്നു.
41:27–29

فَلَنُذِيقَنَّ ٱلَّذِينَ كَفَرُواْ عَذَابٗا شَدِيدٗا وَلَنَجۡزِيَنَّهُمۡ أَسۡوَأَ ٱلَّذِي كَانُواْ يَعۡمَلُونَ

ذَٰلِكَ جَزَآءُ أَعۡدَآءِ ٱللَّهِ ٱلنَّارُۖ لَهُمۡ فِيهَا دَارُ ٱلۡخُلۡدِ جَزَآءَۢ بِمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

وَقَالَ ٱلَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱلَّذَيۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِيَكُونَا مِنَ ٱلۡأَسۡفَلِينَ

(27) എന്നാൽ, (ആ) അവിശ്വസി ച്ചവർക്ക് നിശ്ചയമായും കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന തിലെ തിന്മ(കൾ)ക്ക് അവർക്ക് നാം പ്രതിഫലം നൽകുകയും തന്നെ ചെയ്യും. (28) അതാ, അല്ലാഹുവിന്റെ ശത്രു ക്കളുടെ പ്രതിഫലംനരകം! അവർക്കതിൽ സ്ഥിരവാസത്തിന്റെ ഭവനമുണ്ട്; നമ്മുടെ (ലക്ഷ്യ) ദൃഷ്ടാ ന്തങ്ങളെ അവർ നിഷേധിച്ചിരുന്നതിന് പ്രതിഫലമായിട്ട്. (29) അവിശ്വസിച്ചവർ (അവിടെ വെച്ച്) പറയും: "ഞങ്ങളുടെ റേ∫! ജിന്നുകളിൽനിന്നും മനുഷ്യ രിൽനിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങൾക്ക് കാട്ടിത്ത രേണമേ; രണ്ട് കൂട്ടരും ഏറ്റവും അധ മൻമാരുടെ കൂട്ടത്തിലായിത്തീരുവാൻ വേണ്ടി, ഞങ്ങൾ അവരെ ഞങ്ങളുടെ കാലടികൾക്ക് താഴെയാ(ക്കി ചവിട്ടി യേ)ക്കട്ടെ.' (27) എന്നാൽ നിശ്ചയമായും നാം ആസ്വദിപ്പിക്കും (അനുഭവിപ്പിക്കും) അവിശ്വസിച്ചവർക്ക് കഠിനമായ ശിക്ഷ അവർക്ക് നാം പ്രതിഫലം കൊടുക്കുകയും തന്നെ ചെയ്യും യാതൊന്നിലെ തിന്മക്ക് അവർ പ്രവർത്തിച്ചിരുന്ന (28) അത് (അതാ) പ്രതിഫലം അല്ലാഹുവിന്റെ ശത്രുക്കളുടെ നരകം അതിൽ അവർക്കുണ്ട് സ്ഥിരവാസത്തിന്റെ വീട് (ഭവനം) പ്രതിഫലമായിട്ട് അവരായി രുന്നതിന് നമ്മുടെ ആയത്തുകളെ നിഷേധിക്കും (29) പറയും അവിശ്വസിച്ചവർ ഞങ്ങളുടെ റേ∫ ഞങ്ങൾക്ക് കാട്ടിത്തരണം യാതൊരു രണ്ടുകൂട്ടരെ ഞങ്ങളെ വഴിപിഴപ്പിച്ച ജിന്നിൽനിന്ന് മനുഷ്യരിൽനിന്നും രണ്ട് കൂട്ടരെയും ഞങ്ങൾ ആക്കട്ടെ ഞങ്ങ ളുടെ കാലടികൾക്ക് താഴെ അവർ ആയിത്തീരുവാൻ ഏറ്റവും അധ മൻമാരിൽ, താണവരിൽ തങ്ങളെ വഴിപിഴപ്പിക്കുന്നതിൽ പങ്കുവഹിച്ച മനുഷ്യപിശാചുക്കളെയും, ജിന്നുപിശാ ചുക്കളെയും ചവിട്ടിമെതിച്ച് നിന്ദിച്ചുകൊണ്ട് പകപോക്കുവാൻ ഒരവസരം നൽകണേ എന്ന് അവർ അപേക്ഷിക്കുകയാണ്. തങ്ങൾ അതി കഠിനമായ ഈ ശിക്ഷകൾക്ക് വിധേ യരായതിന് കാരണക്കാരാണല്ലോ അവർ. ഇഹത്തിൽവെച്ച് അവരോടുണ്ടായിരുന്ന സ്നേഹാദരവുകളും, ഇണക്കവണക്കങ്ങളുമെല്ലാം ഇപ്പോൾ അസ്തമിച്ചുപോയി. ഇപ്പോൾ അവരാണ് ഇവരുടെ ഏറ്റവും വെറുക്കപ്പെട്ട ശത്രുക്കൾ. കഴിഞ്ഞ കുറെ ആയത്തുകളിൽ അവിശ്വാസികളുടെ സ്വഭാവങ്ങളും, ശിക്ഷകളുമാ യിരുന്നു സംസാരവിഷയം: തുടർന്നുള്ള ഏതാനു സാധാ രണ പതിവുപോലെസത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:-
41:30–32

إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَـٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ

نَحۡنُ أَوۡلِيَآؤُكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِيٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ

نُزُلٗا مِّنۡ غَفُورٖ رَّحِيمٖ

(30) "ഞങ്ങളുടെ റ∫് അല്ലാഹു വാണ് എന്ന് പറയുകയും, പിന്നീട് (അതനുസരിച്ച്) ചൊവ്വായി നിലകൊ ള്ളുകയും ചെയ്തിട്ടുള്ളവർ, അവ രിൽ മലക്കുകൾ (സന്തോഷവാർത്ത യുമായി) ഇറങ്ങിവരുന്നതാണ്: അതാ യത്; "നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സ്വർഗം കൊണ്ട് നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളു വിൻ! (31) "ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ. നിങ്ങൾക്ക് അവിടത്തിൽ (പരലോകത്ത്) നിങ്ങളുടെ മനു കൾ എന്ത് ഇച്ഛിക്കുന്നുവോ അത് (മു ഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെവെച്ച് എന്ത് ആവശ്യപ്പെടു ന്നുവോ അതും നിങ്ങൾക്കുണ്ടായി രിക്കും;- (32) വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ ഒരുവനിൽ (അല്ലാഹുവിൽ) നിന്നുള്ള സൽക്കാ രമായിക്കൊണ്ട്!' (30) നിശ്ചയമായും യാതൊരുവർ അവർ പറഞ്ഞു ഞങ്ങ ളുടെ റ∫് അല്ലാഹുവാണ് എന്ന് പിന്നെ അവർ ചൊവ്വിന് നിന്നു, നേരെ നിന്നു ഇറങ്ങിവരും അവരിൽ മലക്കുകൾ നിങ്ങൾ ഭയ പ്പെടരുത് എന്ന് (പറഞ്ഞുകൊണ്ട്) നിങ്ങൾ വ്യസനിക്കുകയും ചെയ്യരുത് നിങ്ങൾ സന്തോഷപ്പെടുകയും ചെയ്യുവിൻ യാതൊരു സ്വർഗം കൊണ്ട് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന (31) ഞങ്ങൾ നിങ്ങളുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് ഐഹിക ജീവിതത്തിൽ പരലോകത്തിലും അതിൽ നിങ്ങൾക്കുണ്ട്താനും ഇച്ഛിക്കുന്നത്, ആശിക്കുന്നത് നിങ്ങളുടെ മനുകൾ അതിൽ നിങ്ങൾക്കുണ്ട് നിങ്ങൾ വിളിച്ചാവശ്യപ്പെടുന്നതും (32) വിരുന്ന് (ആതിഥ്യം) ആയിക്കൊണ്ട് വളരെ പൊറുക്കുന്ന ഒരുവനിൽനിന്നുള്ള കരുണാനിധിയായ അല്ലാഹുവിൽ ശരിക്കും വിശ്വസിക്കുകയും, അത് പ്രഖ്യാപിക്കുകയും, അതിന്റെ താല്പര്യമനുസരിച്ച് നേർമാർഗത്തിൽ ചരിക്കുകയും ചെയ്യുന്നവരുടെ അടുക്കൽ ഐഹി കവും പാരത്രികവുമായ സന്തോഷവാർത്തകളുമായി മലക്കുകൾ ഇറങ്ങിവന്ന് അവരെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുമെന്നാണ് ഈ വചനങ്ങൾ മുഖേന അല്ലാഹു അറിയി ക്കുന്നത്. പ്രസ്തുത സന്തോഷവാർത്തക്ക് പ്രധാന നൽകുന്ന വിശദീകരണം ഇങ്ങനെ സംഗ്രഹക്കാം: "നിങ്ങൾ പരലോകത്ത് വരുമ്പോൾ നിങ്ങൾക്കവിടെ പേടിക്കേണ്ടതായി ഒന്നും ഉണ്ടാ യിരിക്കയില്ല. നിങ്ങൾ ഇഹലോകത്ത് വിട്ടുപോകുന്ന മക്കൾ, കുടുംബങ്ങൾ മുതലായവ യെപ്പറ്റി നിങ്ങൾ വ്യസനിക്കേണ്ടതുമില്ല. അല്ലാഹുവിന്റെ റസൂലുകൾ മുഖാന്തരം സൽക്കർമ ശാലികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഞങ്ങളാ കട്ടെ, ഇരുലോകത്തും നിങ്ങളുടെ മിത്രങ്ങളും ഗുണകാംക്ഷികളുമാകുന്നു. ഐഹിക ജീവി തത്തിൽ നിങ്ങൾക്ക് കാൺമാൻ കഴിയാത്ത പല സഹായങ്ങളും ഞങ്ങൾ നൽകുന്നുണ്ട്. നിങ്ങൾക്ക് സൽക്കർമം ചെയ്യാനുള്ള പ്രചോദനം നൽകുക, നിങ്ങൾക്കുവേണ്ടി പ്രാർത്ഥി ക്കുക മുതലായവ ഞങ്ങൾ ചെയ്തുവരുന്നു. ക്വബ്റിലെ ജീവിതത്തിലും, പുനഃരുത്ഥാന ത്തിന്റെ ഭയങ്കര ഘട്ടങ്ങളിലുമെല്ലാം ഞങ്ങൾ നിങ്ങൾക്ക് മന മാധാനം നൽകിക്കൊ ണ്ടിരിക്കും. സ്വർഗത്തിലാണെങ്കിൽ, നിങ്ങൾ ഇച്ഛിക്കുന്നതും, നിങ്ങൾ ആവശ്യപ്പെടുന്ന തുമെല്ലാം നിങ്ങൾക്കവിടെ തയ്യാറുണ്ടായിരിക്കുന്നതുമാകുന്നു. വളരെ പൊറുക്കുന്നവനും വളരെ കാരുണ്യവാനുമായ അല്ലാഹു നിങ്ങൾക്കായി ഒരുക്കിവെച്ചിട്ടുള്ള വിരുന്നുസൽക്കാ രമായിരിക്കും അത്.' സജ്ജനങ്ങളായ ആളുകൾക്ക് മലക്കുകളിൽനിന്ന് ഈ സന്തോഷവാർത്തകൾ ലഭി ക്കുന്നത് എപ്പോഴായിരിക്കും? ഇതിനെക്കുറിച്ച് ചില നിവേദനങ്ങളും അഭിപ്രായങ്ങളും ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നുകഥീർ (റ) പറയുന്നു: "മരണസമയത്തും, ക്വബ്റിൽവെ ച്ചും, പുനഃരുത്ഥാനസമയത്തും മലക്കുകൾ സന്തോഷവാർത്ത അറിയിക്കുമെന്ന് സൈദുബ്നു അസ്ലം (റ) പറഞ്ഞതായി ഇബ്നു അബീഹാതിം (റ) നിവേദനം ചെയ്തി രിക്കുന്നു. ഈ പ്രസ്താവന മുൻപറഞ്ഞ എല്ലാ അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നതാ ണ്. ഇത് വളരെ നല്ല അഭിപ്രായവും യഥാർത്ഥമായിട്ടുള് ളതുമാകുന്നു.' ഇമാം മുസ്ലിം (റ) മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണാം: "സുഫ്യാനുബ്നു അബ്ദില്ലാ (റ) റസൂൽ തിരുമേനിയോട് ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ! അവിടുത്തേക്കുശേഷം മറ്റാരോടും ഞാൻ (കൂടുതൽ) ചോദിച്ചറിയേണ്ടി വരാത്ത ഒരു വാക്ക് ഇസ്ലാമിനെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നേക്കണം. തിരുമേനി പറഞ്ഞു: "ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് നീ പറയുക. പിന്നീട് നീ ചൊവ്വായി നിലകൊ ള്ളുക.' ( ) പിന്നീടദ്ദേഹം താൻ ഏറ്റവുമധികം സൂക്ഷിക്കേണ്ട കാര്യ മെന്താണെന്ന് ചോദിച്ചു. തിരുമേനി, നാവിലേക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് "ഇതാണ്' എന്ന് ഉത്തരം പറഞ്ഞു.' വിഭാഗം - 5
41:33

وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ

(33) അല്ലാഹുവിലേക്ക് ക്ഷണി ക്കുകയും, സൽക്കർമം പ്രവർത്തിക്കു കയും, നിശ്ചയമായും ഞാൻ "മുസ്ലിം'കളിൽപെട്ടവനാണ് എന്ന് പറയുകയും ചെയ്തവനെക്കാൾ നല്ല വാക്ക് പറയുന്നവൻ ആരാണുള്ളത്?! (ആരുമില്ലതന്നെ) . (33) ആരാണ് അധികം നല്ലവൻ വാക്ക്, വാക്കിൽ വിളിച്ച (ക്ഷണിച്ച) വനെക്കാൾ അല്ലാഹുവിലേക്ക് സൽക്കർമം (നല്ലത്) പ്രവർത്തിക്കുകയും ചെയ്ത പറയുകയും ചെയ്തു നിശ്ചയമായും ഞാൻ മുസ്ലിംകളിൽപെട്ട(വനാണ്) മനുഷ്യർ പലരും പറയുന്നു, പ്രഖ്യാപിക്കുന്നു, പ്രചാരവേല ചെയ്യുന്നു, പലതിലേക്കും ക്ഷണിക്കുന്നു. ഇവരിൽവെച്ച് ഏറ്റവും നല്ല വക്താവ് ഏതാണ്? മൂന്ന് കാര്യങ്ങൾ ആരിൽ സമ്മേളിച്ചിട്ടുണ്ടോ അവരാണ് അതെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു: 1) അല്ലാഹുവിലേക്ക് ക്ഷണിക്കുക. അതായത്, തൗഹീദിലേക്കും, ഇസ്ലാമിലേക്കും ക്ഷണിക്കുകയും, അതിനുവേണ്ടി ഉപദേശവും പ്രചാരവും നടത്തുകയും ചെയ്യുക. 2) സൽക്കർമം ചെയ്യുക. അന്യരെ ക്ഷണിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന വൻ നിഷ്കളങ്കനും, മാതൃകായോഗ്യനുമായിരിക്കേണ്ടതാണല്ലോ. അതുകൊണ്ട് അവൻ സ്വന്തം നിലക്കും, മറ്റുള്ളവരുടെ ഉപദേശകനെന്ന നിലക്കും സദ്വൃത്തനായിത്തീരേണ്ട തുണ്ട്. അല്ലാത്തപക്ഷം അവൻ വഞ്ചകനും, കപടനുമായിരിക്കും. 3) താനൊരു വിധി വിലക്കുകളനുസരിച്ച് ജീവിക്കു പറയുക. അതെ, പരസ്യമായും, ധൈര്യസമേതവും അത് തുറന്ന് പ്രഖ്യാപിക്കുകയും, അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക. അതവന്റെ വിശ്വാസ ദാർഢ്യത്തെയും, കർമധീരതയെയും, സ്ഥിരചിത്തതയെയും കുറിക്കുന്നു. നല്ല വിശ്വാസവും, ഉൽകൃഷ്ടമായ ആദർശവും ഉണ്ടായാൽ മാത്രം പോരാ, അവനതുപ്രകാരം ആചരിച്ചാലും പോരാ, അത് പ്രഖ്യാപിക്കുകയും, അതിലേക്ക് മറ്റു ള്ളവരെ ക്ഷണിക്കുകയും കൂടി വേണ്ടതുണ്ടെന്ന് ഇൗ വചനത്തിൽ നിന്ന് മനിലാ ക്കാം. ഇൗ മൂന്ന് ഗുണങ്ങളും സമ്മേളിച്ച വ്യക്തികൾ ഇന്ന് മുസ്ലിം സമുദായത്തിൽ വളരെ വിരളമാണെന്ന് അത്യധികം വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. മുസ്ലിം സമുദായത്തിന് ഇന്നുള്ള അധഃപതനത്തിന്റെ കാരണവും ഇതൊന്നുമാത്രമാണെന്ന് പറ യാം. താനൊരു മുസ്ലിമാണെന്ന വസ്തുത മറ്റുള്ളവർ അറിയുന്നതുപോലും ലജ്ജ യോ, ഭീരുത്വമോ ആയിത്തീർന്നിട്ടുള്ള ധാരാളം മുസ്ലിം നാമധാരികളെ ഇന്ന് കാണാ വുന്നതാണ്. ഇത് നിമിത്തം, തങ്ങളുടെ പേരും വേഷവും ഇസ്ലാമികമല്ലെന്ന് തോന്നി ക്കുന്ന ഏതെങ്കിലും വികൃതരൂപം സ്വീകരിക്കുവാനും ചിലർ തയ്യാറാകുന്നു. ഇത്തര ക്കാർ, തങ്ങൾ മുസ്ലിംകളല്ലെന്ന് തുറന്നുപറയുന്നതായിരിക്കും വാസ്തവത്തിൽ അവർക്കും മുസ്ലിംകൾക്കും ഗുണം. പാരമ്പര്യമായി ഇസ്ലാമിക നാമത്തിൽ അറിയ പ്പെട്ടുവെന്നല്ലാതെ, ഇസ്ലാമിനെക്കുറിച്ചുള്ള അറിവോ, ബോധമോ തൊട്ടുതീണ്ടിയിട്ടി ല്ലെന്നുള്ളതാണ് ഇതിനെല്ലാം യഥാർത്ഥ കാരണം. പോരാത്തത്മറ്റേതെങ്കിലും പേരിൽ ജാതിവ്യത്യാസം അംഗീകരിക്കപ്പെടാമെങ്കിലുംമതത്തിന്റെ പേരിൽ ജാതിവ്യത്യാസം കണക്കാക്കുന്നത് ഇന്നത്തെ ആധുനിക പരിഷ്കാരത്തിന് വിരുദ്ധവുമാണല്ലോ. അല്ലാ ഹുവിൽ ശരണം!
41:34–35

وَلَا تَسۡتَوِي ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ

وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ

(34) നന്മയും തിന്മയും സമമാകു കയില്ല തന്നെ. കൂടുതൽ നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) തടുത്തു കൊള്ളുക. എന്നാൽ, നിന്റെയും യാതൊരുവന്റെയും ഇടയിൽ വല്ല ശത്രുതയുമുണ്ടോ അവൻ, ഒരു ഉറ്റ ബന്ധുവെന്നപോലെ ആയിരിക്കുന്ന താണ്. (35) ക്ഷമ (സഹനം) കൈക്കൊ ണ്ടവർക്കല്ലാതെ ഇത് (ഇക്കാര്യം) എത്തപ്പെടുകയില്ല; വമ്പിച്ച ഭാഗ്യവാ ന്നുമല്ലാതെ ഇത് എത്തപ്പെടുന്നതല്ല. (34) സമമാവുകയില്ല കണ്ടെത്തപ്പെടുന്ന (ലഭിക്കുന്ന)തുമല്ല ഭാഗ്യമുള്ളവനല്ലാതെ വമ്പിച്ച, മ ഹത്തായ വളരെ മഹത്തായ ഒരു തത്വമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. "നന്മയും തിന്മയും സമമാവുകയില്ല' ( ) എന്നതാണ് ഈ തത്വത്തിന്റെ അടി ത്തറ. നന്മക്ക് അതിന്റെതായ നല്ല ഗുണങ്ങളും, തിൻമക്ക് അതിന്റെതായ ചീത്ത ഗുണ ങ്ങളുമാണുള്ളത്. നന്മ വരുത്തുവാൻ തിൻമക്ക് സാധ്യമല്ല. ഒരു തിന്മ പലപ്പോഴും പല തിന്മകൾ ചെയ്യാൻ കാരണമായേക്കും. അതുകൊണ്ട് തിന്മയെ തടുക്കുവാനും, മുടക്കു വാനും ഏറ്റവും നല്ല ആയുധം നന്മയാകുന്നു. പക്ഷേ, നയപൂർവ്വം അത് പ്രയോഗിക്കേ ണ്ടതുണ്ട്. അപ്പോൾമാത്രമേ അതിന്റെ യഥാർത്ഥ ഫലം അനുഭവപ്പെട്ടെന്നുവരികയുള്ളൂ. "കൂടുതൽ നല്ലത് ഏതോ അതുകൊണ്ട് തിന്മയെ തടയണം' ( ) എന്ന് അല്ലാഹു ഉപദേശിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടു വീഴ്ച, നല്ലവാക്ക്, പ്രതികാരമനഃസ്ഥിതി ഉപേക്ഷിക്കുക മുതലായവയാണ് ഇതിനുള്ള മാർഗങ്ങൾ. ഈ മാർഗം സ്വീകരിക്കുന്നപക്ഷം തമ്മിൽ ശത്രുതയോടെ വർത്തിക്കുന്ന വർ പരസ്പരം ഉറ്റ ബന്ധുക്കളായി മാറുമെന്ന് തീർച്ചയാണ്. ( ) പക്ഷേ, ഈ മഹത്തായ തത്വം പ്രായോഗികമാക്കുന്നവർ എത്ര ചുരുക്കം?! നന്മ ചെയ്തവരോടുപോലും തിന്മ ചെയ്യുന്നവർ, ഒരു തിന്മക്കുപകരം ഒന്നിലധികം തിന്മ ചെയ്യുന്നവർ, ഇങ്ങനെയുള്ളവരാണ് അധികവും. നന്മക്ക് നന്മയും, തിന്മക്ക് അത് അള വിൽ കവിയാത്ത തിന്മയും ചെയ്യുകയെന്ന നീതിബോധമെങ്കിലും ഉള്ളവർ തുലോം കുറവായിരിക്കും. എന്നിരിക്കെ, തിന്മയെ തടയുവാൻ നന്മയെ മാത്രം ഉപയോഗപ്പെടു ത്തുകയും, അത് കൂടുതൽ പ്രായോഗികമായ രീതിയിലാക്കുവാൻ ശ്രമിക്കുകയും ചെയ്യു ന്നവരുടെ കാര്യം പറയുവാനുണ്ടോ?! അത് കൊണ്ടുതന്നെയാണ്, ക്ഷമയും സഹനവു മുള്ളവർക്കും, മഹാഭാഗ്യവാൻമാരായ ആളുകൾക്കും അല്ലാതെ ഇത് സാധിച്ചുകിട്ടുന്ന തല്ല ( ) എന്ന് അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നതും. ഈ മഹാഭാഗ്യവാൻമാരായ സഹനശീലൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ. നബി ˜ അരുളിചെയ്തതായി ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാണ്: "ഇങ്ങോട്ട് ചെയ്തതുപോലെ അങ്ങോട്ടും - സമത്തിന് സമമായിപ്രവർത്തിക്കുന്നവ നല്ല ബന്ധം പാലിക്കുന്നവൻ. പക്ഷേ, തന്നോടുള്ള ബന്ധം മുറിക്കപ്പെട്ടാൽ അങ്ങോട്ട് ആ ബന്ധം പാലിക്കുന്നവനാണ് ബന്ധം പാലിക്കുന്നവൻ'. ( ) ഉമർ (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "നിന്റെ കാര്യ ത്തിൽ അല്ലാഹുവിന്റെ കൽപനക്കെതിരായി പ്രവർത്തിക്കുന്ന ആളോട് അവന്റെ കാര്യ ത്തിൽ അല്ലാഹു കൽപിച്ചതനുസരിച്ച് പ്രവർത്തിക്കുന്നതിന് തുല്യമായി മറ്റൊരു പ്രതി കാര നടപടിയും നിനക്ക് എടുക്കുവാനില്ല.' ( ) ഒരു കവി പറയുന്നു:- ഗ്മ ൽട്ടത്തക്കട ള്ളട്ടക്കഠ സ്ലലവ ള്ളപ്പഥ (സാരം: ഭോഷനായ ഒരാൾ മാന്യനായ ഒരാളെ ചീത്ത പറയുമ്പോൾ അയാളിൽനിന്ന് അതിന് മറുപടി ലഭിക്കുന്നതിനെക്കാൾ തൃപ്തികരമായി അവന് മറ്റൊന്നുമുണ്ടായിരി ക്കയില്ല. ഭോഷനോട് മറുപടി പറയാതെ വിട്ടേക്കുന്ന നയം, അവനോട് ചീത്ത പറയു ന്നതിനെക്കാൾ അവന് അസഹനീയമായിരിക്കും.) മറ്റൊരു കവി ആയത്തിലെ ആശയം അദ്ദേഹത്തിന്റെ ഭാഷയിൽ ഇങ്ങനെ വിവരിക്കുന്നു: (അബദ്ധങ്ങൾക്ക് നന്മകൾവഴി പരിഹാരം ഉണ്ടാകുന്നതായാൽ നിശ്ചയമായും ശത്രുത സ്നേഹബന്ധമായി മാറും എന്ന് സാരം.) അല്ലാഹു എടുത്തുകാട്ടിയ ആ മഹാഭാഗ്യം നേടുന്നതിന് പ്രധാന തടം, മനുഷ്യന്റെ കോപവും, അവന്റെ പ്രതികാരവാഞ്ഛയുമാകുന്നു. മനുഷ്യപിശാചുക്കളും, ജിന്നുപി ശാചുക്കളും അവനെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ, മനുഷ്യപി ശാചുക്കളുടെ ദുഷ്പ്രേരണകളിൽനിന്ന് രക്ഷപ്പെടുവാനുള്ള മാർഗത്തെപ്പറ്റി മനുഷ്യന് ഏറെക്കുറെ ആലോചിച്ച് രൂപം കാണുവാൻ സാധിച്ചേക്കും. ജിന്നുപിശാചുക്കളുടെ ദു ഷ്പ്രേരണകളിൽനിന്ന് രക്ഷപ്പെടുവാൻ അവന് പ്രത്യക്ഷത്തിൽ മാർഗമൊന്നുമില്ലല്ലോ. അതിനുള്ള മാർഗമാണ് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്:
41:36

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ

(36) പിശാചിൽനിന്ന് വല്ല ദുഷ്പ്രേരണയും (എപ്പോഴെങ്കിലും) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോൾ നീ അല്ലാഹുവിനോട് ശര ണം തേടുകയും ചെയ്തുകൊള്ളുക. നിശ്ചയമായും, അവനത്രെ (എല്ലാം കേൾക്കുന്നവനും) അറിയുന്നവനും. (36) നിന്നെ (വല്ലപ്പോഴുംവല്ല വിധത്തിലും) ഇളക്കിവിടുന്നപക്ഷം (ദുഷ്പ്രേരണ ഉണ്ടാക്കിയാൽ) പിശാചിൽനിന്ന് വല്ല ഇളക്കിവിടലും (ദുഷ്പ്രേരണയും) അപ്പോൾ നീ ശരണം (കാവൽ) തേടുക അല്ലാഹുവി നോട് നിശ്ചയമായും അവൻ തന്നെ (എല്ലാം) കേൾക്കുന്നവൻ അറിയുന്നവൻ കഴിഞ്ഞ ആയത്തിലെയും ഈ ആയത്തിലെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില വചനങ്ങളും അവയുടെ വിവരണവും സൂ: 96 - 98 ൽ കഴിഞ്ഞുപോയിട്ടു ള്ളത് ഓർമിക്കുക. കൂടാതെ, സൂ: 199 - 200 ലും ഇതിനെപ്പറ്റി പ്രസ്താവിച്ചി ട്ടുണ്ട്. പിശാചിന്റെ ദുഷ്പ്രേരണകളെയും ദുർബോധനങ്ങളെയും ഗൗരവപൂർവ്വം കണ ക്കിലെടുത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും, കേവലം അദൃശ്യശക്തിയായ അവന്റെ ഉപദ്ര വത്തിൽ നിന്ന് രക്ഷപ്പെടേണ്ടതിന് അല്ലാഹുവിൽ ശരണം തേടുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നും ഇതുപോലെയുള്ള വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിശാചിന്റെ നാശത്തിൽനിന്ന് മുക്തി ലഭിക്കുവാ നുള്ള മാർഗം അല്ലാഹുവിനോടുള്ള പ്രാർത്ഥനയായിരിക്കുവാൻ കാരണമെന്താണെന്നും ഈ വചനത്തിലെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതെ, രഹസ്യപരസ്യ മെന്നോ, ചെറുതുവലുത് എന്നോ വ്യത്യാസമില്ലാതെ എല്ലാം കേൾക്കുന്നവനും അറി യുന്നവനും അവൻമാത്രമാണല്ലോ. ( ) അതുകൊണ്ടാ ണ് ചില സന്ദർഭ ങ്ങളിൽ പിശാചിനെക്കുറിച്ച് രക്ഷക്കപേക്ഷിക്കുമ്പോൾ നബി ˜ ഇങ്ങനെ പറഞ്ഞിരു ന്നത് (എല്ലാം കേൾക്കുന്നവനും അറിയുന്നവനു മായ അല്ലാഹുവിനോട് ആട്ടപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷതേടുന്നു.)
41:37–38

وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ

فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩

(37) അവന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യനാകട്ടെ, ചന്ദ്രനാകട്ടെ, നിങ്ങൾ "സുജൂദ്' (സാഷ്ടാംഗവണക്കം) ചെയ്യ രുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങൾ "സുജൂദ്' ചെയ്യുകയും ചെയ്യുക; നിങ്ങൾ അവ നെയാണ് ആരാധിക്കുന്നതെങ്കിൽ. (38) എനി, അവർ അഹംഭാവം നടിക്കുകയാണെങ്കിൽ, എന്നാൽ (ന ബിയേ) നിന്റെ റ∫ിന്റെ അടുക്കലു ള്ളവർ (മലക്കുകൾ) രാത്രിയിലും പകലിലും അവന്ന് "തസ്ബീഹ്' (സ്തോത്രകീർത്തനം) നടത്തിക്കൊ ണ്ടിരിക്കുന്നു. അവരാകട്ടെ, മടി കാട്ടു കയുമില്ല. (37) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് രാത്രി പകലും സൂര്യനും ചന്ദ്രനും നിങ്ങൾ സുജൂദ് ചെയ്യരുത് സൂര്യന് ചന്ദ്രനും അരുത് നിങ്ങൾ സുജൂദ് ചെയ്യുകയും ചെയ്യുവിൻ അല്ലാഹുവിന് അവയെ സൃഷ്ടിച്ചവനായ നിങ്ങളാണെങ്കിൽ അവനെത്തന്നെ ആരാധിക്കും (38) എനി (എന്നാൽ) അവർ അഹംഭാവം നടിച്ചാൽ എന്നാൽ നിന്റെ റ∫ിന്റെ അടുക്കൽ ഉള്ളവർ അവന് അവർ തസ്ബീഹ് ചെയ്യുന്നു രാത്രിയും പകലും അവരാകട്ടെ മടിക്കുകയില്ല, മടുക്കുകയില്ല, ക്ഷീണിക്കുകയില്ല ഓതുമ്പോൾ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകളിൽ ഒന്നാണ് ഈ ആയത്തും. ഇത് നിമിത്തമാണ് ഈ സൂറത്തിന് മ്പങ (സുജൂദുള്ള "ഹാമീം') എന്ന് പേർ പറയുന്നത്. സൂര്യചന്ദ്രന്മാർ വമ്പിച്ച ചില വസ്തുക്കളാണെന്ന കാരണത്താലാണ് അവയെ പലരും ആരാധിച്ചുവരുന്നത്. അവ എത്രതന്നെ വമ്പിച്ചതാണെങ്കിലും അവയെല്ലാം അല്ലാഹു വിന്റെ സൃഷ്ടികളും, അവന്റെ നിയന്ത്രണത്തിന് വിധേയങ്ങളുമാണല്ലോ. അപ്പോൾ യഥാർത്ഥത്തിൽ ആരാധിക്കേണ്ടത് ആ സ്രഷ്ടാവിനെയല്ലേ?! മറ്റൊരാളെക്കൂടി പങ്ക് ചേർത്തുകൊണ്ടുള്ള ആരാധന അവങ്കൽ സ്വീകാര്യവുമല്ല. അതുകൊണ്ട് അവനെ ആരാ ധിക്കുവാൻ തയ്യാറുള്ളവർ അവനെ മാത്രമേ ആരാധിച്ചുകൂടൂ. സൃഷ്ടിയായ മനുഷ്യൻ അവനെ ആരാധിക്കുവാൻ തയ്യാ റില്ലാതെ അഹംഭാവം നടിക്കുകയാണെങ്കിൽ അതുമൂലം അവന് എന്തെങ്കിലും പോരാ യ്മയോ ദോഷമോ ബാധിക്കാനില്ലതാനും. അതേസമയത്ത്, രാപ്പകൽ വ്യത്യാസമന്യെ, ലവലേശം മടിയോ മടുപ്പോ ക്ഷീണമോ ബാധിക്കാതെ, അവന്റെ വൻ സൃഷ്ടികളായ എണ്ണമറ്റ മലക്കുകൾ ഉപരിലോകങ്ങളിൽവെച്ച് സദാസമയവും അവന് ആരാധനാവണ ക്കങ്ങളും, സ്തോത്രകീർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്താനും.
41:39

وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

(39) അവന്റെ ദൃഷ്ടാന്തങ്ങ ളിൽപെട്ടത് തന്നെയാണ് ഭൂമിയെ അടങ്ങി (ഇറുകി)യതായി നീ കാണു ന്നതും, എന്നിട്ട് അതിൽ നാം (മഴ) വെള്ളം ഇറക്കിയാൽ അത് (കു തിർന്ന്) ഇളകുകയും, ചീർക്കുകയും ചെയ്യുന്നു. അതിന് ജീവ് നൽകു ന്നവൻ, നിശ്ചയമായും മരണപ്പെട്ട വരെ ജീവിപ്പിക്കുന്നവൻ തന്നെയാകു ന്നു. അവൻ എല്ലാ കാര്യത്തിനും കഴി വുള്ളവൻ തന്നെ. (39) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് നീ കാണുന്നുവെ ന്നുള്ളത് ഭൂമിയെ (ഭയപ്പെട്ടമാതിരി) അടങ്ങിയതായി എന്നിട്ട് നാം ഇറക്കിയാൽ അതിൽ, അതിൻമേൽ വെള്ളം അത് കിളറും (കു തിരും, തരിക്കും, ഇളകും) ചീർക്കുക (പൊന്തുക)യും ചെയ്യും നിശ്ചയമായും അതിനെ ജീവിപ്പിച്ചവൻ ജീവിപ്പിക്കുന്നവൻ തന്നെ മരണപ്പെ ട്ടവരെ നിശ്ചയമായും അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവ നാണ് കഴിഞ്ഞ ആയത്തുകളിൽ വാനസംബന്ധമായ ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടി ക്കൊണ്ട് തൗഹീദിലേക്ക് ക്ഷണിച്ചു. ഈ ആയത്തിൽ ഭൗതികമായ ചില ദൃഷ്ടാന്ത ങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പുനഃരുത്ഥാനത്തെ സ്ഥാപിക്കുകയാണ്. പച്ച മുളക്കാതെ അടങ്ങിയൊതുങ്ങി നിർജ്ജീവമായിക്കിടക്കുന്ന തരിശുഭൂമിയിൽ അല്ലാഹു മഴ വർഷി പ്പിക്കുമ്പോൾ, മണ്ണ് കുതിർന്ന് കിളറുകയും, ചീർക്കുകയും, അങ്ങനെ അതിൽ സസ്യല ഉൽപാദിക്കുകയും ചെയ്യുന്നു. ഇതുപോലെ, മരിച്ചുമണ്ണായ ശരീരങ്ങളെ അല്ലാഹു വീണ്ടും ജീവിപ്പിക്കുന്നു. അപ്പോൾ, മേലോട്ട് നോക്കിയാലും, കീഴോട്ട് നോക്കി യാലും ചുറ്റുപാടിൽ നോക്കിയാലും എല്ലാംതന്നെ ധാരാളം ദൃഷ്ടാന്തങ്ങൾ നിലവിലു ണ്ട്. എന്നിരിക്കെ, അവയുടെ നേരെ കണ്ണടച്ചും, അവയെ അന്യഥാ വ്യാഖ്യാനിച്ചും കഴി ഞ്ഞുകൂടുന്നവരുടെ സ്ഥിതി എത്ര ശോചനീയം! അല്ലാഹു പറയുന്നു:
41:40–42

إِنَّ ٱلَّذِينَ يُلۡحِدُونَ فِيٓ ءَايَٰتِنَا لَا يَخۡفَوۡنَ عَلَيۡنَآۗ أَفَمَن يُلۡقَىٰ فِي ٱلنَّارِ خَيۡرٌ أَم مَّن يَأۡتِيٓ ءَامِنٗا يَوۡمَ ٱلۡقِيَٰمَةِۚ ٱعۡمَلُواْ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ

إِنَّ ٱلَّذِينَ كَفَرُواْ بِٱلذِّكۡرِ لَمَّا جَآءَهُمۡۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٞ

لَّا يَأۡتِيهِ ٱلۡبَٰطِلُ مِنۢ بَيۡنِ يَدَيۡهِ وَلَا مِنۡ خَلۡفِهِۦۖ تَنزِيلٞ مِّنۡ حَكِيمٍ حَمِيدٖ

(40) നമ്മുടെ "ആയത്തു'കളിൽ (ലക്ഷ്യദൃഷ്ടാന്തങ്ങളിൽ) വക്രത കാണിക്കുന്നവർ നമുക്ക് (കാൺമാൻ കഴിയാതെ) നിശ്ചയമായും മറഞ്ഞു പോകുന്നതല്ല. എന്നാൽ, നരകത്തിൽ ഇടപ്പെടുന്ന ഒരുവനോ ഉത്തമൻ, അതല്ല ക്വിയാമത്തുനാളിൽ നിർഭയ നായ നിലയിൽ വരുന്നവനോ?! (ഹേ വക്രന്മാരേ) നിങ്ങളുദ്ദേശിച്ചത് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക! നിശ്ചയമായും അവൻ (അല്ലാഹു) നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (41) (ഈ സന്ദേശം തങ്ങൾക്കുവന്നെത്തിയ പ്പോൾ അതിൽ അവിശ്വസിച്ചിട്ടുള്ള വർ നിശ്ചയമായുംസ്ലസ്ല! ധ അവർ കഷ്ടനഷ്ടത്തിൽ തന്നെ! പ അതാകട്ടെ, പ്രബലമായ (അ ഥവാ വീര്യപ്പെട്ട) ഒരു ഗ്രമ്ലം തന്നെ യാകുന്നു;- (42) അതിന്റെ മുന്നിൽകൂടിയാക ട്ടെ, അതിന്റെ പിന്നിൽകൂടിയാകട്ടെ, മിഥ്യയായുള്ളത് അതിൽ വന്നുചേ രുന്നതല്ല, അഗാധജ്ഞനും, സ്തുത്യർഹനുമായുള്ള ഒരുവന്റെ (അല്ലാഹുവിന്റെ) അടുക്കൽനിന്നുള്ള അവതരണമാണ് (അത്). (40) പോകയില്ല, അജ്ഞാതമല്ല നമ്മുടെ മേൽ, നമുക്ക് അപ്പോൾ (എന്നാൽ) യാതൊരുവനോ നരകത്തിൽ ഇടപ്പെടുന്ന ഉത്തമം അതോ ഒരു വനോ അവൻ വരും നിർഭയനായിക്കൊണ്ട് ക്വിയാമത്തുനാളിൽ നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക നിങ്ങൾ ഉദ്ദേശിച്ചത് നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ കണ്ടറിയുന്നവനാണ് (41) നിശ്ചയമായും അവിശ്വസിച്ചവർ (ഈ) സന്ദേശത്തിൽ, പ്രമാണ ത്തിൽ അതവർക്ക് വന്നപ്പോൾ അതാകട്ടെ, നിശ്ചയമായും അത് ഒരു ഗ്രമ്ലം തന്നെ വീര്യപ്പെട്ട, പ്രബലമായ (42) അതിൽ വരികയില്ല മിഥ്യ, നിരർത്ഥം, (അനാവശ്യം) അതിന്റെ മുമ്പിൽകൂടി അതിന്റെ പിമ്പിൽക്കൂടിയും ഇല്ല അവതരിപ്പിച്ചതാണ് ഒരു അഗാധജ്ഞ നിൽ (യുക്തിമാനിൽ) നിന്ന് സ്തുത്യർഹനായ, സ്തുതിക്കപ്പെടുന്ന. എന്ന വാക്കിനാണ് "വക്രത കാണിക്കുന്നവർ' എന്ന് നാം അർത്ഥം കൽപിച്ചത്. കുത്തിപ്പറയുക, മാറ്റി മറിക്കുക, വളച്ചുതിരിക്കുക, ദുർവ്യാഖ്യാനം നടത്തുക മുതലായ വിക്രിയകൾ മുഖേന നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോയവർ എന്നാണതുകൊണ്ടുദ്ദേശ്യം. അത് കൊണ്ടാണ് നിർമത വാദികൾക്കും താന്തോന്നിത്തരം പറയുന്നവർക്കും (മുൽഹിദ്) എന്ന് പറയുന്നത്. യുക്തിവാദങ്ങളും, ദുർന്യായ ങ്ങളും വഴി അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെയും, വേദവാക്യങ്ങളെയും വിമർശിച്ച് തള്ളുന്നവരും, ദുർവ്യാഖ്യാനം വഴി സത്യത്തെ അലങ്കോലപ്പെടുത്തി പ്രദർശിപ്പിക്കുന്ന വരും അല്ലാഹു നൽകിയ ഈ കനത്ത താക്കീതുകൾക്ക് പാത്രങ്ങളാകുന്നു. ആദ്യം അർത്ഥഗർഭമായ ഒരു താക്കീത് നൽകി. അതായത്, അവർ നമ്മുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞ് പോകയില്ല എന്ന്. അവർ നരകത്തിൽ ഇടപ്പെടുമെന്നും, ക്വിയാമത്തുനാളിൽ അവർക്ക് ഒരു രക്ഷയുമില്ല എന്നും തുടർന്ന് ചൂണ്ടിക്കാട്ടി. ഇതുകൊണ്ടും അവസാനി പ്പിക്കാതെ, "ഹേ കൂട്ടരേ, നിങ്ങളുദ്ദേശിച്ചത് നിങ്ങൾ പ്രവർത്തിച്ചേക്കുവിൻ, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്' ) ( എന്ന് ശക്തിയായ ഭാഷയിൽ നാലാമത് നേരിട്ടൊരു താക്കീതും! അല്ലാഹുവിന്റെ ആയത്തുകളിൽ വക്രതകാണിക്കുന്നവരെക്കുറിച്ച് അവന്നുള്ള വെറുപ്പിന്റെയും, അമർഷ ത്തിന്റെയും കാഠിന്യത്തെയാണ് ഇതെല്ലാം കാണിക്കുന്നത്. 41 -ാം വചനത്തിന്റെ ആരംഭത്തിൽ, തങ്ങൾക്ക് വന്നുകിട്ടിയശേഷം അതിൽ വിശ്വസിക്കാതെനിഷേധിച്ചോ വക്രതകാണിച്ചോപുറംതള്ളിക്കളയുന്നവർക്ക് മൗന ആഴമേറിയതും അർത്ഥഗർഭവുമായമറ്റൊരു താക്കീതുകൂടി അട ങ്ങുന്നു. ആ വാചകത്തിന്റെ ബാക്കിഭാഗം മുഴുമിക്കാതെ അല്ലാഹു വിട്ടുകളഞ്ഞിരിക്കു കയാണ്. ഓരോരുത്തനും അവന്റെ ബുദ്ധിയുടെയും, ചിന്തയുടെയും തോതുപോലെ കാര്യത്തിന്റെ ഗൗരവം മനിലാക്കുവാൻവേണ്ടിയാകുന്നു അത്. വിഷയ ത്തിൽ ഇത്രയധികം ഊന്നിപ്പറയുവാനുള്ള കാരണവും അല്ലാഹു ചൂണ്ടിക്കാട്ടിയിരി ക്കുന്നു: 1) അത് പ്രബലവും വീര്യപ്പെട്ടതുമായ ഒരു ഗ്രമ്ലമാണ് ( ) ലോകോത്തമമായ ശാശ്വതമൂല്യങ്ങൾ നിറഞ്ഞതും, മറ്റേതെങ്കിലും ഗ്രമ്ലത്തിനോ, എതി രാളികൾക്കോ വെല്ലാൻ കഴിയാത്തതുമാണത്. 2) ഏതെങ്കിലും മാർഗേണ അതിൽ അന്യായമോ, അസത്യമോ നിരർത്ഥമോ ആയ മിഥ്യകളൊന്നും ക ടന്നുകൂടുന്നതല്ല. ( ) സത്യസമ്പൂർണവും കാര്യമാത്ര പ്രസക്തവും കാലദേശവ്യത്യാസമില്ലാതെ സർവ്വത്ര പ്രായോഗികവും, ഇരുലോക നന്മ കളുടെ ഉറവിടവുമാണത്. അതെ, ആ ഗ്രമ്ലം അപ്രകാരമല്ലാതെ ആയിരിക്കുവാൻ നിവൃ ത്തിയില്ലതാനും. കാരണം: 3) അഗാധജ്ഞനും, തത്വജ്ഞാനിയും, പരമ യുക്തിമാനുമായപ്രശംസനീയമായ സർവ്വ കാര്യങ്ങളുടെയും, എല്ലാവിധ അനുഗ്രഹങ്ങളുടെയും കേന്ദ്രവും സകലവിധ പുകഴ്ചക്കും സ്തുതിക്കും അത് അവതരിപ്പിച്ചിരിക്കുന്നത്. ( )
41:43

مَّا يُقَالُ لَكَ إِلَّا مَا قَدۡ قِيلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةٖ وَذُو عِقَابٍ أَلِيمٖ

(43) (നബിയേ) നിന്റെ മുമ്പുണ്ടാ യിരുന്ന "റസൂലു'കളോട് പറയപ്പെടു കയുണ്ടായിട്ടുള്ളതല്ലാതെ (പുതുതാ യൊന്നും) നിന്നോട് പറയപ്പെടുന്നില്ല. നിശ്ചയമായും നിന്റെ റ∫് പാപമോ ചനം നൽകുന്നവനും, വേദനയേറിയ ശിക്ഷ നൽകുന്നവനും ആകുന്നു. (43) പറപ്പെടുന്നില്ല, പറയപ്പെടുകയില്ല നിന്നോട് യാതൊന്നല്ലാതെ പറയപ്പെട്ടിട്ടുള്ള റസൂലുകളോട് നിന്റെ മുമ്പുള്ള നിശ്ചയ മായും നിന്റെ റ∫് പാപമോചനം ഉള്ള(നൽകുന്ന)വനാണ് ശിക്ഷ യുള്ള (ശിക്ഷിക്കുന്ന)വനുമാണ് വേദനയേറിയ മുൻകഴിഞ്ഞുപോയ, ദൈവദൂതൻമാരോട് അവരുടെ എതിരാളികളായ നിഷേധികൾ പറഞ്ഞിരുന്ന അതേ തരത്തിലുള്ള ആക്ഷേപങ്ങളും, ദുർന്യായങ്ങളും തന്നെയാണ് ഇക്കൂ ട്ടർ തന്നോടും പറയുന്നത്. ഇതൊന്നും പുത്തരിയല്ല. അതുകൊണ്ട് ക്ഷമിച്ചുകൊള്ളു ക. അല്ലാഹു പൊറുക്കേണ്ടവർക്ക് പൊറുത്തുകൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ കഠി നമായി ശിക്ഷിക്കുകയും ചെയ്തുകൊള്ളും എന്ന് സാരം. ഒരുപക്ഷേ, ആയത്തിന്റെ താൽപര്യം ഇപ്രകാരവും വരാം: മുമ്പുള്ള പ്രവാചകൻമാരോട് പറയപ്പെട്ട അവർക്ക് നൽകപ്പെട്ടിരുന്ന സന്ദേശങ്ങളും നിയമനിർദ്ദേശങ്ങളുംതന്നെയാണ് നിന്നോടും പറയപ്പെടുന്നത്. എന്നിരിക്കെ, നീയൊരു നവീന വാദിയാണെ ന്നും, മുമ്പില്ലാത്ത ഒരു പുത്തൻ മതത്തിന്റെ സ്ഥാപകനാണെന്നുമുള്ള ഇവരുടെ ആരോ പണങ്ങൾ നിരർത്ഥമാണ്. സത്യദീക്ഷയോ, വീണ്ടുവിചാരമോ ഇല്ലാത്തവർ സത്യത്തിനുനേരെ നടത്തുന്ന ആരോപണങ്ങൾ കഴമ്പുള്ളതായിക്കൊള്ളണമെന്നില്ലല്ലോ. ഇത്തരത്തിൽപ്പെട്ട ഒരാക്ഷേ പമാണ്, എന്തുകൊണ്ട് അറബിയല്ലാത്ത ഒരു ഭാഷയിൽ ആയില്ല എന്ന ആക്ഷേപം. അറബിയായ മുഹമ്മദ് ഒരു അറബിഗ്രമ്ലം കൊണ്ടുവരുന്നത് സ്വാഭാവിക മാണ്. അതിലൊരു പ്രത്യേകതയുമില്ല. അല്ലാഹുവിങ്കൽനിന്നുള്ളതാണെങ്കിൽ എന്തു കൊണ്ട് അത് വേറൊരു ഭാഷയിൽ ആയിക്കൂടാ? അല്ലാഹുവിന് എല്ലാ ഭാഷയും ഒരു പോലെയല്ലേ? ഇതാണവരുടെ ന്യായം. അടുത്ത ആയത്തിൽ ഇതിന് അല്ലാഹു മറുപടി പറയുന്നു:-
41:44

وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَـٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ

(44) നാം അതിനെ അറബിയ ല്ലാത്ത ആക്കിയിരുന്നു വെങ്കിൽ അവർ പറഞ്ഞേക്കും: "അതിന്റെ "ആയത്തു'കൾ ധ സൂക്ത ങ്ങൾ പ വിശദീകരിച്ച് പറയപ്പെടാത്ത തെന്താണ്?! (ഗ്രമ്ലം) ഒരു അനറബി യും, (പ്രവാചകൻ) ഒരു അറബി യുമോ ധ ഇതെന്ത് കഥ പ പറയുക: "വിശ്വസിച്ചവർക്ക് അത് മാർഗദർശ നവും (രോഗശ)മനവും (അഥവാ ആശ്വാസപ്രദവും) ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരു (തരം) കട്ടിയുണ്ട്; അത് അവർക്ക് ഒരു (ത രം) അന്ധതയുമാണ്.' അക്കൂട്ടർ ഒരു വിദൂരമായ സ്ഥലത്തുനിന്ന് വിളിക്ക പ്പെടുകയാണ്. (44) നാമതിനെ ആക്കിയിരുന്നുവെങ്കിൽ അനറബി (അറ ബിയല്ലാത്ത) ഭാഷയിലുള്ള അവർ പറയുകതന്നെ ചെയ്യും എന്തുകൊണ്ട് വിശദീകരിക്കപ്പെട്ടില്ല, വിവരിച്ചു പറയപ്പെടാത്തതെന്താണ് അതിലെ ആയത്ത് (സൂക്തം)കൾ ഒരു അനറബിയോ ഒരു അറബിയുമോ പറയുക അത് വിശ്വസിച്ചവർക്ക് മാർഗദർശനമാണ് ശമനം, ആശ്വാസവും വിശ്വസിക്കാത്തവരാകട്ടെ അവരുടെ കാതുക ളിലുണ്ട് ഒരു കട്ടി, ഭാരം അത് അവരിൽ, അവർക്ക് ഒരു അന്ധത യുമാണ് അക്കൂട്ടർ അവർ വിളിക്കപ്പെടുന്നു ഒരു സ്ഥലത്തുനിന്ന് ദൂരമായ വളരെ ദൂരത്തുനിന്ന് ഒരാളെ വിളിച്ചാൽ അയാൾക്കത് കേൾക്കുവാനോ അതിന് ഉത്തരം നൽകുവാനോ സാധിക്കുകയില്ലല്ലോ. ഉപദേശിക്കുന്ന കാര്യം മനിലാക്കാ തെയും ഗൗനിക്കാതെയും ഇരിക്കുന്നവരെ അങ്ങനെയുള്ളവരോട് സാദൃശ്യപ്പെടുത്തി ക്കൊണ്ട് ഉപമാരൂപത്തിൽ പറയപ്പെടുന്നതാണ് "അവർ വിദൂരമായ സ്ഥലത്തുനിന്ന് വിളി ക്കപ്പെടുന്നു' എന്ന വാക്യം. അറബിയല്ലാത്ത മറ്റൊരു ഭാഷയിൽ ആയില്ല എന്നതിനുള്ള മറുപടിയാണ് ഇൗ വചനത്തിലുള്ളത്. അറബികളായ ഞങ്ങൾക്ക് മറ്റൊരു ഭാഷയിൽ ഉപദേശം നൽകിയിട്ടെന്താണ് ഫലം?! ഞങ്ങളുടെ ഭാഷയിൽ എന്തുകൊണ്ട് ഞങ്ങൾക്ക് കാര്യങ്ങൾ വിവരിച്ചു തന്നുകൂടാ?! ഇതിന്റെ പ്രബോധകനാണെങ്കിൽ അറബി, അദ്ദേഹം അറബികളായ ഞങ്ങളുമായിട്ടാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതും, എന്നിരിക്കെ, അദ്ദേ ഹത്തിന് നൽകപ്പെടുന്ന വേദഗ്രമ്ലം ഒരന്യ ഭാഷയിലാകുന്നത് ഒരിക്കലും ന്യായമല്ലല്ലോ എന്നൊക്കെ അവർ വാദിച്ചേക്കും. ഇൗ വാദം ന്യായവുമാണ്. അതുകൊണ്ടാണ് ക്വുർ ആൻ അറബിഭാഷയിലാക്കിയത് എന്നുസാരം. മനുകൊടുത്ത് ശ്രദ്ധിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യു ന്നവർക്ക് അത് മാർഗദർശനം നൽകുന്നു. മാനസികമായ രോഗങ്ങൾക്ക് - സംശയ ങ്ങൾക്കും, ശമനവും നൽകുന്നു. നേരെമറിച്ച് അതി ലേക്ക് ശ്രദ്ധകൊടുക്കാതെ നിഷേധിക്കുന്നവർക്ക് അതുമൂലം യാതൊരു നന്മയും സിദ്ധി ക്കുന്നില്ലെന്ന് മാത്രമല്ല, നിഷേധം നിമിത്തം അവർ നഷ്ടം മാത്രം സമ്പാദിക്കുകയും ചെയ്യും. . (അക്രമികൾക്ക് ത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല.) നേരെ അവർ കേവലം ബധിരൻമാ രും, അന്ധൻമാരുമായി ചമഞ്ഞതാണ് അതിന് കാരണം. അല്ലാതെ പോരാ യ്മയോ കൊള്ളരുതായ്മയോ അല്ല. അവർ കണ്ണ് തുറന്നുനോക്കുകയോ, ചെവികൊ ടുത്ത് കേൾക്കുകയോ ചെയ്തിരുന്നെങ്കിൽ ഇൗ അവർക്കും മാർഗദർശനവും ശമനവും നൽകുമായിരുന്നു. ഇവിടെയും സൂ: ഇസ് 82 ലും ഹ ( ങ്കിൽ ആശ്വാസം) എന്ന് പറഞ്ഞതിന്റെ താൽപര്യം ശാരീരികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലല്ല. സംശയം, വിശ്വാസവൈകല്യം മുതലായ മാനസികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലാകുന്നു. സൂ: യൂനുസ് 57 ൽ (ഹൃദയങ്ങളിൽ ഉള്ളതിന് ശമനവും) എന്ന് അല്ലാഹു അത് വ്യക്ത മായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു. വിഭാഗം - 6
41:45–46

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ

مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّـٰمٖ لِّلۡعَبِيدِ

(45) മൂസാക്ക് നാം വേദഗ്രമ്ലം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റ∫ിന്റെ പക്കൽനിന്ന് ഒരു വാക്കുമു മ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയ മായും അവർ, ഇതിനെ ധ ക്വുർ ആനെ പ ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ. (46) ആരെങ്കിലും സൽക്കർമം പ്രവർത്തിച്ചാൽ, തനിക്കുതന്നെ യാണ് (അതിന്റെ ഗുണം). ആരെ ങ്കിലും തിന്മ ചെയ്താലും തന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റ∫് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ലതന്നെ. (45) നാം കൊടുത്തിട്ടുണ്ട് മൂസാക്ക് ഗ്രമ്ലം എന്നിട്ട് ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) അതിൽ ഒരു വാക്ക് ഇല്ലായിരു ന്നുവെങ്കിൽ മുൻകഴിഞ്ഞ, മുമ്പുണ്ടായി നിന്റെ റ∫ിന്റെ പക്കൽനിന്ന് വിധിക്ക(തീരുമാനിക്ക)പ്പെടുമായിരുന്നു അവർക്കിടയിൽ നിശ്ചയ മായും അവർ സംശയത്തിൽ തന്നെയാണ് അതിനെപ്പറ്റി സന്ദേഹക രമായ, ആശങ്കാജനകമായ (46) ആരെങ്കിലും പ്രവർത്തിച്ചാൽ നല്ലത് (സൽക്കർമം) എന്നാൽ (അത്) തനിക്ക് (തന്റെ ദേഹത്തിന്) തന്നെ ആരെങ്കിലും തിന്മ ചെയ്താൽ തന്റെ (അതിന്റെ) മേൽ തന്നെ നിന്റെ റ∫് അല്ല അക്രമകാരി അടിമകളോട് മുൻപുണ്ടായിട്ടുള്ള വാക്ക് ( ) എന്ന് പറഞ്ഞത്, ഐഹികജീവിതത്തിൽ വെച്ച് ചെയ്യുന്ന ദുഷ്ക്കർമങ്ങളുടെ ശിക്ഷ പരലോകത്തുവെച്ചാണ് നൽകുക എന്ന നിശ്ച യത്തെ ഉദ്ദേശിച്ചാകുന്നു. ഈ വചനങ്ങൾ നബി തിരുമേനി ( ˜ )ക്ക് മന മാധാനം നൽകുന്നതും, അതേസമയത്ത് അവിശ്വാസികൾക്ക് താക്കീത് ഉൾക്കൊള്ളുന്നതുമാകു ന്നു. - 25
41:47–48

۞إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّـٰكَ مَامِنَّا مِن شَهِيدٖ

وَضَلَّ عَنۡهُم مَّا كَانُواْ يَدۡعُونَ مِن قَبۡلُۖ وَظَنُّواْ مَا لَهُم مِّن مَّحِيصٖ

(47) അവങ്കലേക്കാണ് അന്ത്യസ മയത്തിന്റെ ധ ലോകാവസാനഘട്ട ത്തിന്റെ പ അറിവ് മടക്കപ്പെടുന്നത്. ഏത് ഫലങ്ങളും തന്നെ, അവയുടെ (കുലകളിലുള്ള) പോളകളിൽനിന്ന് പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല; പ്രസവിക്കു ന്നുമില്ല; അവന്റെ അറിവോടുകൂടിയ ല്ലാതെ! "എന്റെ പങ്കുകാർ എവിടെ?!' എന്ന് അവൻ അവരെ വിളി(ച്ചു ചോദി)ക്കുന്ന ദിവസം, അവർ പറയും: "ഞങ്ങൾ നിന്നോട് പ്രഖ്യാ പിക്കുന്നു. ഞങ്ങളിൽ (അതിന്) സാക്ഷ്യം വഹിക്കുന്ന ഒരാളുമി ല്ലെന്ന്!' (48) അവർ മുമ്പ് വിളിച്ച് (പ്രാർത്ഥിച്ചു) വന്നിരുന്നവ അവ രിൽനിന്ന് തെറ്റി (മറഞ്ഞ്) പോകയും ചെയ്യും. ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്ക് ഇല്ലെന്ന് അവർക്ക് വിചാരം (ഉറപ്പ്) വരുകയും ചെയ്യും. (47) അവങ്കലേക്കത്രെ മടക്കപ്പെടുക അന്ത്യഘട്ടത്തിന്റെ അറിവ് പുറപ്പെടുന്നില്ല, പുറത്തുവരികയില്ല ഫലങ്ങളിൽനിന്ന് (യാതൊ ന്നും) അവയുടെ പാള (പോള, പൊതുമ്പ്)കളിൽനിന്ന് ഗർഭം ധരി ക്കുന്നുമില്ല ഒരു സ്ത്രീയും അവൾ പ്രസവിക്കുന്നുമില്ലു അവന്റെ അറിവോടെയല്ലാതെ അവൻ അവരെ വിളിക്കുന്ന (വിളിച്ച് ചോദിക്കുന്ന) ദിവസം എന്റെ പങ്കുകാർ എവിടെ അവർ പറയും ഞങ്ങൾ നിന്നോട് പ്രഖ്യാപിക്കുന്നു, അറിയിപ്പ് നൽകുന്നു ഞങ്ങളിൽ നിന്ന് (ആരും) ഇല്ല സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്സാക്ഷിയും (48) പിഴച്ചു (തെറ്റി, മറഞ്ഞു) പോകയും ചെയ്യും അവരെ വിട്ടു അവരായിരുന്നത് അവർ വിളിക്കുക, പ്രാർത്ഥിക്കുക മുമ്പ് അവർക്ക് വിചാരമുണ്ടാകുക (അ വർ ധരിക്കുക, ഉറപ്പിക്കുക)യും ചെയ്യും അവർക്കില്ല എന്ന് ഓടിപ്പോകാ നുള്ള (രക്ഷപ്പെടാനുള്ള) ഒരു സ്ഥലവും ലോകാവസാന സമയമാകുന്ന ആ അന്ത്യനിമിഷത്തെപ്പറ്റി അല്ലാഹുവിന് മാത്രമേ അറിഞ്ഞുകൂടൂ. അതിനെപ്പറ്റി ആരോട് ചോദിച്ചാലും, അത് അല്ലാഹുവിനറിയാമെന്ന് പറഞ്ഞ് അല്ലാഹുവിങ്കലേക്ക് മടക്കുവാനേ സാധിക്കുകയുള്ളൂ. മനുഷ്യരിൽനിന്നോ, മല ക്കുകളിൽ നിന്നോ ഉള്ള ദൈവദൂതൻമാർക്കുപോലും അതറിയുകയില്ല. മനുഷ്യരിൽവെച്ച് ഏറ്റവും ഉന്നതനായ നബി തിരുമേനി ˜ യോട്, മലക്കുകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠ നായ ജിബ്രീൽ (അ) അതിനെപ്പറ്റി ചോദിച്ചപ്പോൾ, നബി കൊടുത്ത മറുപടി സ്ലല (അതിനെക്കുറിച്ച് ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനെ ക്കാൾ അറിയുന്നവനല്ല) എന്നാണല്ലോ. നബി ˜ യോട് മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നവിധം സ്വഹാബികൾക്ക് 8 നടക്കുന്ന സകല കാര്യങ്ങളും ചെറുതെന്നോ വലുതെന്നോ വ്യത്യാസമി ല്ലാതെ, സൂക്ഷ്മമായും, കൃത്യമായും, അല്ലാഹു അറിയുന്നു. സംഭവിക്കുമ്പോൾ മാത്രമ ല്ല, അതിന് മുമ്പുതന്നെ അവനറിയാം. ചില മുസ്ലിം സമുദായ ത്തിലുള് ള ചില വിഡ്ഢികളെയും അറിവ് കേവലം മൊത്ത ക്കണക്കിലാണെന്നും, ഓരോ കാര്യത്തെയും സംബന്ധിച്ച വിശദവിവരം അവനില്ലെന്നും ജൽപിക്കാറുണ്ട്. വാസ്തവത്തിൽ അവരുടെ ചിന്താഗതിയും, അല്ലാഹുവിന്റെ മഹൽഗുണങ്ങളുടെ പരിപൂർണതയെക്കുറിച്ചുള്ള അജ്ഞതയുമാണതിന് കാരണം. 47 -ാം വചനത്തിൽ കാണുന്ന മൂന്ന് ഉദാഹരണങ്ങളിൽ നിന്ന് നിഷ്പക്ഷബുദ്ധികൾക്ക് ഇൗ വാസ്തവം കണ്ടെത്താവുന്നതാണ്. ഇതുമാത്രമല്ല, ഇതുപോലെയും, ഇതിനെക്കാൾ വ്യക്തമായും പലേടത്തും ഇൗ വാസ്തവം തുറന്ന് പ്രസ്താവിച്ചിട്ടുള്ളതാ ണ്. ഇവിടെ അതിനെപ്പറ്റി കൂടുതൽ വിവരിക്കുന്നില്ല. ഉദാഹരണമായി, സൂ: 3, 4; ഫാത്വിർ: 11; 59 മുതലായവ നോക്കുക. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലും, ഗുണഗണങ്ങളിലും സമത്വം കല്പി ച്ചുകൊണ്ട് പരദൈവങ്ങളെ സ്വീകരിച്ചുവന്നിരുന്ന മുശ്രിക്കുകളെ ആക്ഷേപിച്ചും പരി ഹസിച്ചും കൊണ്ട് മഹ്ശറിൽവെച്ച് അല്ലാഹു ചോദിക്കുന്ന ചോദ്യവും, അവരുടെ മറു പടിയുമാണ് 47 -ാം വചനത്തിൽ കാണുന്നത്. ആ മറുപടിയുടെ താല്പര്യം രണ്ട് മൂന്ന് പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്: 1) ഞങ്ങൾ മുമ്പ് അബദ്ധത്തിൽ അവരെ പങ്കുകാരാക്കിവെച്ചിരുന്നുവെങ്കിലും, ഇപ്പോ ഴതിൽനിന്ന് ഞങ്ങൾ ഒഴിഞ്ഞുമാറിയിരിക്കുന്നു, ഇപ്പോൾ ഞങ്ങൾ അതിന് സാക്ഷ്യം നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണത്. 2) ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ല, അവർ നിന്റെ പങ്കുകാരാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുമില്ല എന്നുള്ള വ്യാജപ്രസ്താവനയാണത്. 3) അവർ എവിടെപ്പോയെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. ഞങ്ങളാരുംതന്നെ അവരെ കാണുന്നില്ല എന്ന് അറിയിക്കുകയാണ്. ഒടുവിലത്തെ അഭിപ്രായമനുസരിച്ച് എന്ന് വാക്കിന് "കാണുന്നവൻ' എന്നായിരിക്കും അർത്ഥം. 7 മനിലാക്കി കൊടുപ്പാനായി ജിബ്രീൽ (അ) മനുഷ്യരൂപത്തിൽ വന്ന് നബി ˜ യുമായി പല ചോദ്യോത്തരങ്ങൾ നടത്തിയ സംഭവം വിവരിക്കുന്നതും, ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധ ഹദീഥിലെ ഒരു വാചകമാണിത്.
41:49

لَّا يَسۡـَٔمُ ٱلۡإِنسَٰنُ مِن دُعَآءِ ٱلۡخَيۡرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٞ قَنُوطٞ

(49) ഗുണത്തിനു (വേണ്ടി) പ്രാർത്ഥിക്കുന്നതിനാൽ മനുഷ്യന് മടുപ്പുണ്ടാകുന്നതല്ല; അവനെ ദോഷം ബാധിച്ചുവെങ്കിലോ, അപ്പോൾ (അ വൻ) ആശ മുറിഞ്ഞ് നിരാശനുമായി രിക്കും. (49) ആശയറ്റ, ആശ മുറിഞ്ഞവൻ മനുഷ്യന്റെ ചില സ്വഭാവങ്ങളാണ് ഈ വചനത്തിലും അടുത്ത വചനങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യം, ധനം, സൗഖ്യം ആദിയായ ഗുണങ്ങൾക്കു വേണ്ടി അവൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അതിലവന് മടുപ്പും ക്ഷീണവും തോന്നുക യില്ല. എത്ര കിട്ടിയാലും മതിവരികയുമില്ല. നബി ˜ പറയുന്നു: ർസ്ലിരൃ ൾിറ (ആദമിന്റെ മകൻമനു ഷ്യന്സ്വർണത്തിന്റെ രണ്ട് താഴ്വരകൾ ഉണ്ടായെങ്കിൽ അവൻ മൂന്നാമത്തേതിനും വ്യാമോഹിക്കുന്നതാണ്. ആദമിന്റെ മകന്റെ വയറ് മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല. (ബു; മു.) നേരെമറിച്ച് എന്തെങ്കിലുമൊരു ദോഷമോ കെടുതിയോ ബാധിക്കുമ്പോഴേക്കും അവന്റെ ക്ഷമയും ആശയും നശിച്ച് അക്ഷമയും നിരാശയും അനുഭവപ്പെടുന്നു. എന്നാൽ, കഷ്ടത നീങ്ങി സന്തോഷം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അതിനവൻ നന്ദിയുള്ളവനാ യിരിക്കുമോ? അതുമില്ല. അപ്പോഴേക്കും അവൻ അഹങ്കാരിയും അവകാശവാദിയുമായി മാറുകയാണ് ചെയ്യുന്നത്. ക്രമേണ ധിക്കാരവും നിഷേധവും! അല്ലാഹു പറയുന്നു:-
41:50–51

وَلَئِنۡ أَذَقۡنَٰهُ رَحۡمَةٗ مِّنَّا مِنۢ بَعۡدِ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ هَٰذَا لِي وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّجِعۡتُ إِلَىٰ رَبِّيٓ إِنَّ لِي عِندَهُۥ لَلۡحُسۡنَىٰۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُواْ بِمَا عَمِلُواْ وَلَنُذِيقَنَّهُم مِّنۡ عَذَابٍ غَلِيظٖ

وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٖ

(50) അവന് ബാധിച്ച കഷ്ടതക്കു ശേഷമായി നമ്മുടെ പക്കൽനിന്ന് വല്ല കാരുണ്യവും (അഥവാ അനുഗ്ര ഹവും) നാമവനെ ആസ്വദിപ്പിച്ചുവെ ങ്കിലോ, നിശ്ചയമായും അവൻ പറയും: "ഇത് എനിക്ക് (അർഹതയു) ള്ളതാണ്; അന്ത്യസമയം നിലവിൽ വരുന്ന ഒന്നാണെന്ന് ഞാൻ വിചാരി ക്കുന്നില്ല; എന്റെ രക്ഷിതാവിങ്കലേക്ക് (ഒരു പക്ഷേ,) ഞാൻ മടക്കപ്പെ ട്ടാൽപോലും, നിശ്ചയമായും എനിക്ക് അവന്റെ അടുക്കൽ എറ്റവും നല്ല നിലതന്നെ ഉണ്ടായിരിക്കുന്നതാണ്.' എന്നാൽ, (ഇങ്ങനെ) അവിശ്വസി ച്ചവരെ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം ബോധ്യപ്പെടുത്തുകതന്നെ ചെയ്യും; അവർക്ക് കടുത്ത ശിക്ഷ യിൽനിന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും. (51) മനുഷ്യന്റെമേൽ നാം അനു ഗ്രഹം ചെയ്താൽ, അവൻ (അവഗ ണിച്ച്) തിരിഞ്ഞുകളയുകയും, (അ ഹംഭാവം നടിച്ച്) തന്റെ പാർശ്വവു മായി അകന്നുപോകുകയും ചെയ്യും. അവനെ ദോഷം ബാധിച്ചാൽ, അപ്പോൾ (അവൻ) വിശാലമായ പ്രാർത്ഥനക്കാരനുമായിരിക്കും. (50) അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ നമ്മുടെ പക്കൽനിന്ന് വല്ല കാരുണ്യവും കഷ്ടതക്കുശേഷം അവനെ ബാധിച്ച നിശ്ചയമായും അവൻ പറയും ഇത് എനിക്കുള്ളതാണ്, എന്റേതാണ് ഞാൻ വിചാരിക്കുന്നുമില്ല അന്ത്യസമയത്തെ നിലവിൽ വരുന്നതാണെന്ന് ഞാൻ (എന്നെ) മടക്കപ്പെട്ടുവെങ്കിൽതന്നെ എന്റെ റ∫ിങ്കലേക്ക് നിശ്ചയമായും എനിക്കുണ്ടായിരിക്കും അവന്റെ അടുക്കൽ ഏറ്റവും നല്ല തുതന്നെ എന്നാൽ നിശ്ചയമായും നാം ബോധ്യപ്പെടുത്തും, അറിയിച്ചുകൊടുക്കും അവിശ്വസിച്ചവർക്ക് അവർ പ്രവർത്തിച്ചതിനെപ്പറ്റി വർക്ക് നാം ആസ്വദിപ്പിക്കുകയും ചെയ്യും ശിക്ഷയിൽ നിന്ന് കടുത്ത, ഉരത്ത, കനത്ത (51) നാം അനുഗ്രഹം ചെയ്താൽ മനുഷ്യന്റെ മേൽ അവൻ തിരിഞ്ഞുകളയും അവൻ അകന്ന് (ഒഴിഞ്ഞ്) പോകയും ചെയ്യും അവന്റെ പാർശ്വവുമായി, പാർശ്വംകൊണ്ട് അവനെ സ്പർശിച്ചാൽ, തൊട്ടാൽ ദോഷം, തിന്മ അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കം ക്ല ഷുഞ്ചിഥ വിശാല (വിസ്തൃത)മായ ( അവൻ തന്റെ പാർശ്വവുമായി അകന്നുപോയി) എന്ന് പറഞ്ഞതിന്റെ താൽപര്യം, നന്ദിയില്ലാതെ അഹംഭാവം നടിച്ചുനിന്നു എന്നത്രെ. "അവൻ ഊരതിരിച്ചു' എന്ന് മലയാളത്തിൽ പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണിത്. ഒരു വ്യാഖ്യാനത്തിന്റെ സഹായംകൂടാതെത്തന്നെ ഈ വചനങ്ങളിൽ ആശയം വ്യക്തമാണ ല്ലോ. സൂറത്തുൽ അല്ലാഹു പറയുന്നു: (സാരം: മനുഷ്യൻ വളരെ ദുർ∫ലനായ നിലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവനെ ദോഷം സ്പർശിച്ചാൽ അവൻ അക്ഷമ നായിരിക്കും. അവനെ ഗുണം സ്പർശിച്ചാൽ അവൻ തടം വരുത്തുന്നവനുമായിരി ക്കും.(70 : 19 - 21) നമസ്കാരം പതിവാക്കുക, ചോദിച്ചുവരുന്നവർക്കും ചോദിക്കാൻ മടിക്കുന്നവർക്കും ദാനധർമങ്ങൾ ചെയ്യുക, അന്ത്യനാളിനെക്കുറിച്ച് വിശ്വാസമുണ്ടായി രിക്കുക, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഭയമുണ്ടായിരിക്കുക, ചാരിത്രശുദ്ധിയെ സംര ക്ഷിക്കുക, വിശ്വസ്തത പാലിക്കുക, സാക്ഷ്യം ശരിക്ക് നിർവ്വഹിക്കുക, നമസ്കാ രത്തെക്കുറിച്ച് സൂക്ഷ്മതയുണ്ടായിരിക്കുക എന്നിത്യാദി ഗുണങ്ങളുള്ളവർ ഈ സ്വഭാ വത്തിൽനിന്ന് ഒഴിവായിരിക്കുമെന്ന് ഇതിനെത്തുടർന്നുള്ള വചനങ്ങളിൽ അവിടെ അല്ലാഹു എടുത്തുപറഞ്ഞിട്ടുമുണ്ട്. കൂടുതൽ വിവരം അവിടെവെച്ച് കാണാം. അസ്ലിക്കഠൃ
41:52

قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِي شِقَاقِۭ بَعِيدٖ

(52) (നബിയേ) പറയുക: "നിങ്ങൾ കണ്ടുവോ (-ഒന്ന് പറയു വിൻ): ഇത് അല്ലാഹുവി ങ്കൽ നിന്നുള്ളതായിരിക്കും, എന്നിട്ട് നിങ്ങളതിൽ അവിശ്വസിക്കുകയു മാണ് ചെയ്യുന്നതെങ്കിൽ, വിദൂരമായ കക്ഷി മത്സരത്തിൽ സ്ഥിതി ചെയ്യു ന്നവരെ (നിങ്ങളെ) ക്കാൾ വഴിപിഴച്ച വർ (വേറെ) ആരാണ്?!' (52) നീ പറയുക നിങ്ങൾ കണ്ടുവോ അതാണെങ്കിൽ അല്ലാഹുവിന്റെ പക്കൽനിന്ന് എന്നിട്ട് (പിന്നെ) നിങ്ങൾ അവിശ്വസിച്ചു, അവി ശ്വസിച്ചിരിക്കയാണ് അതിൽ ആരാണ് അധികം വഴിപിഴച്ചവൻ ഒരുവ നെക്കാൾ അവൻ കക്ഷിത്വത്തിൽ (ചേരിപിരിവിൽ, ഭിന്നിപ്പിൽ ആകുന്നു) വിദൂരമായ, അകന്ന അതിന്റെ സിദ്ധാന്തങ്ങളെയും ങ്കിലും മനാക്ഷിയോ, സത്യാന്വേഷണബുദ്ധിയോ കഴിയാത്ത ഒരു ചോദ്യമാണിത്. ഈ ഹുവിങ്കൽ നിന്നുള്ളതാണെന്ന വസ്തുത യഥാർത്ഥമാണെന്നിരിക്കട്ടെ, (വാസ്തവത്തിൽ അതാണ് യഥാർത്ഥവും) അപ്പോൾ അതിൽ വിശ്വസിക്കാതെ നിഷേധിച്ച് മത്സരത്തി നും, കക്ഷിത്വത്തിനും മിനക്കെടുന്നവരെക്കാൾ വഴിപിഴച്ച ദുർഭഗൻമാർ മറ്റാരെങ്കിലുമു ണ്ടായിരിക്കുമോ? ഇല്ലതന്നെ. എനി, വാസ്തവത്തിൽ അത് അല്ലാഹുവിങ്കൽനിന്നുള്ളത ല്ലനബി ˜ കളവ് സങ്കൽപിക്കുക. ( ജസ്ലഞ്ചല ) എന്നാലും അതിൽ വിശ്വസിക്കുന്നതുമൂലം അവർക്ക് വളരെയേറെ നന്മകൾ കൈവരാനുണ്ടെന്ന് തീർച്ചയാ ണ്. അതും ഇല്ലെന്ന് വെക്കുക. എന്നാൽപോലും അതുമൂലം അവർക്ക് ഭാവിയിൽ ഒരാ പത്തും വരാനില്ലതാനും. ഒരു കവി പറഞ്ഞതെത്ര വാസ്തവം!- ന്റപ്പയ യ്യറ 0 സ്ലഞ്ഞഴഹ്നര ∫സ്ലിയ സ്ലഞ്ഞന്ദട്ടപ്പഥ ഗ്ഗൾയ സ്ലഞ്ഞന്ദറൾയ (സാരം: ഗോളശാസ്ത്രക്കാരനും, പ്രകൃതി ശാസ്ത്രകാരനും പറയുന്നു: മരിച്ചുപോ യവർ പിന്നീട് ഒരുമിച്ചുകൂട്ടപ്പെടുന്നതേയല്ല എന്ന്. ഞാൻ പറഞ്ഞു: നിൽക്കട്ടെ! നിങ്ങൾ രണ്ടുകൂട്ടരും പറയുന്നത് ശരിയാണെങ്കിൽ ഞാൻ ഒട്ടും നഷ്ടക്കാരനാവുകയില്ല. അത ല്ല, എന്റെ വാക്ക് ശരിയാണെന്നുവന്നാൽ, അപ്പോൾ നിങ്ങൾക്ക് നഷ്ടം വരുവാനുണ്ടു താനും.)
41:53

سَنُرِيهِمۡ ءَايَٰتِنَا فِي ٱلۡأٓفَاقِ وَفِيٓ أَنفُسِهِمۡ حَتَّىٰ يَتَبَيَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ يَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَيۡءٖ شَهِيدٌ

(53) രിൽതന്നെയുംനമ്മുടെ ദൃഷ്ടാന്ത ങ്ങൾ നാമവർക്ക് അടുത്ത് കാട്ടിക്കൊ ടുക്കുന്നതാണ്; അങ്ങനെ, അത് യഥാർത്ഥം തന്നെയാ ണെന്ന് അവർക്ക് സ്പഷ്ടമായിത്തീ രുന്നതാണ്. (നബിയേ) നിന്റെ രക്ഷി അവൻ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണെ ന്നുള്ളത് -തന്നെ മതിയാകയില്ലേ ധ എന്നിരിക്കെ വല്ല തെളിവിന്റെയും ആവശ്യമുണ്ടോ?! പ (53) അവർക്ക് നാം അടുത്ത് കാട്ടിക്കൊടുക്കും നമ്മുടെ ദൃഷ്ടാന്ത ങ്ങൾ നാനാഭാഗങ്ങളിൽ, പല മണ്ഡലങ്ങളിൽ അവരിൽ തന്നെയും വ്യക്തമാകുന്നതുവരെ, അങ്ങനെ സ്പഷ്ടമാകും അവർക്ക് അത് യഥാർത്ഥമാണെന്ന് പോരേ, മതിയാവുകയില്ലേ നിന്റെ റ∫് തന്നെ അതായത് അവനാണെന്നുള്ളത് എല്ലാ കാര്യത്തിനും, ഹ ദൃക്സാക്ഷിയാണ് അവതരിച്ച കാലത്തുള്ള മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, ഈ ദീർഘദർശനം വ്യക്തമായി പുലർന്ന് കഴിഞ്ഞതാണ്. മക്കാപരിസരങ്ങൾ മാത്രമല്ല, അറേബ്യ മുഴുവനും ഏറെക്കുറെ പത്തുകൊല്ലങ്ങൾകൊണ്ട് ഇസ്ലാമിന്റെ അധീനത്തിൽ വരുകയും, സത്യത സ്വീകരിക്കുകയും ചെയ്തു. അധികം താമസിയാതെ അറേബ്യയുടെ മിക്ക അയൽനാടുകളും ഇസ്ലാമിന്റെ നാടായി മാറി. ലോകത്തിന്റെ ഇതരഭാഗങ്ങളിൽ അതിന്റെ മാറ്റൊലി വീശുകയും ചെയ്തു. അന്ന് ഇസ്ലാം ജയിച്ചട ക്കിയ രാജ്യങ്ങൾചിലതെല്ലാം നാമമാത്രമാണെങ്കിലും ഇന്നിതുവരെയും മുസ്ലിം രാജ്യ ങ്ങളായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നു. നാനാഭാഗങ്ങളിലും, അവരിൽതന്നെയും ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുക്കുമെന്ന് പറ ഞ്ഞത് കുറേകൂടി വിശാലമായ അർത്ഥത്തിലും വ്യാഖ്യാനിക്കപ്പെടാറുണ്ട്. അല്ലാഹു വിന്റെ സൃഷ്ടി മാഹാത്മ്യത്തെയും, സിദ്ധാന്തങ്ങളെയും സാക്ഷീകരിക്കു ന്നതായി ആകാശത്തും, ഭൂമിയിലും നിലകൊള്ളുന്ന കണക്കറ്റ പ്രകൃതി ദൃഷ്ടാന്തങ്ങൾ, മനുഷ്യന്റെ ആകൃതി, പ്രകൃതി, ജനനം, വളർച്ച, ശരീരഘടന, മാനസിക വിശേഷത ആദിയായ എല്ലാറ്റിലും അടങ്ങിയ അഗ്ഗുത രഹസ്യങ്ങൾ പലതും അല്ലാഹു ജനങ്ങൾക്ക് പൂർവ്വാധികം മനിലാക്കിക്കൊടുക്കും എന്നാണിതിന്റെ ചുരുക്കം. പുരോഗമിച്ചുകൊ ണ്ടിരിക്കുന്ന ശാസ്ത്രീയ നേട്ടങ്ങളും, ഗവേഷണപരമ്പരകളും വഴി ഈ തുറകളിലെല്ലാം മനുഷ്യന്റെ അറിവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. പ്രസ്തുത അറിവുകൾ ഓരോന്നും നിഷേധത്തിന്റെ കറ പറ്റാത്ത ഹൃദയങ്ങൾക്ക് അല്ലാഹുവിന്റെ ഭാഗത്തുനി ന്നുള്ള ദൃഷ്ടാന്തങ്ങളായി ബോധ്യപ്പെടുന്നതാണെന്ന് തീർത്തു പറയാം.
41:54

أَلَآ إِنَّهُمۡ فِي مِرۡيَةٖ مِّن لِّقَآءِ رَبِّهِمۡۗ أَلَآ إِنَّهُۥ بِكُلِّ شَيۡءٖ مُّحِيطُۢ

(54) അല്ലാ! (അറിയുക;) നിശ്ച യമായും അവർ തങ്ങളുടെ രക്ഷിതാ വുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ച് സന്ദേഹത്തിലാണ്. അല്ലാ! (അറി യുക:) നിശ്ചയമായും, അവൻ എല്ലാ വസ്തുവെയും വലയം ചെയ്തവനാ കുന്നു. (54) അല്ലാ, അറിയുക നിശ്ചയമായും അവർ സന്ദേഹ (സംശയ) ത്തിലാണ് കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ച് തങ്ങളുടെ റ∫ിനെ, റ∫ുമായി അല്ലാ (അറിയുക) നിശ്ചയമായും അവൻ എല്ലാ വസ്തുവി നെയും വലയം ചെയ്തവനാണ് നിഷേധിക്കുന്നവരുടെ നിഷേധത്തിന്റെ മൂലകാരണമാണ് ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന കാര്യത്തിൽമര ണാനന്തര സംശയാലുക്കളാണ്. ഭൗതിക ജീവിതം അവസാനി ക്കുന്നതോടെ എല്ലാം കഴിഞ്ഞുവെന്നാണവരുടെ ധാരണ. ഇതാണ് അതിന്റെ മൂലകാര ണം. അല്ലാഹുവിന്റെ അറിവിലും, കഴിവിലും ഉൾപെടാത്തതായി യാതൊന്നും തന്നെ യില്ല. ഓരോ കാര്യത്തിലും വേണ്ടുന്ന നടപടികൾ അവൻ എടുക്കാതെ വിട്ടുകളയുന്ന തുമല്ല. അതവർ ഓർത്തിരിക്കട്ടെ. എന്നിങ്ങിനെയുള്ള ഒരു വമ്പിച്ച താക്കീതാണ് രണ്ടാ മത്തെ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്. ൽൂപ്പറവ