Muhammad Amani Moulavi (d. 1987) · Surah 38 · 88 verses
38:1–7صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ
بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ
كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ
Passage continues through verse 38:7.
ആമുഖം: സൂറത് സ്വാദ് മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം 5 ക്ലഡ പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ന്ധ സ്വാദ് ത്സ ൽേ ബാ ധ ന ന്റ താ യ തന്നെയാണ് (സത്യം)! ധ അത് യഥാർത്ഥം തന്നെയാണ് പ (2) പക്ഷേ, അവിശ്വസിച്ചിട്ടുള്ള വർ ഊറ്റത്തിലും ചേരിപിരി വിലുമാകുന്നു. (3) അവർക്കുമുമ്പ് എത്രയോ തല മുറകളെ നാം നശിപ്പിച്ചിരിക്കുന്നു! അപ്പോൾ അവർ വിളിച്ചു (രക്ഷക്ക പേക്ഷിച്ചു). അത് (ഓടി) രക്ഷപ്രാ പിക്കുന്ന അവസരമല്ലതാനും. (4) അവർക്ക് തങ്ങളിൽനിന്നും ഒരു മുന്നറിയിപ്പുകാരൻ വന്നതിനാൽ അവർ ആശ്ചര്യപ്പെടുന്നു. (ആ) അവിശ്വാസികൾ പറയുകയും ചെയ്യുന്നു: "ഇവൻ കള്ളവാദിയായ ഒരു (1) ന്ധ സ്വാദ് ത്സ ഉൽബോധനം (ഉപദേ ശം, സ്മരണ, കീർത്തി) ഉള്ളതായ (2) പക്ഷേ, എങ്കിലും അവിശ്വസി ച്ചവർ ഊറ്റ (വീര്യ - അഹങ്കാര - ദുരഭിമാന)ത്തിലാണ് ചേരി (കക്ഷി) പിരിവിലും, കക്ഷിത്തത്തിലും (3) എത്ര, എത്രയോ നാം നശിപ്പിച്ചു അവർക്കുമുമ്പ് തലമുറയിൽ നിന്നും അപ്പോഴവർ വിളിച്ചു (രക്ഷ ക്കപേക്ഷിച്ചു) അതല്ലതാനും ഓടി രക്ഷപ്പെടുന്ന അവസരം (ഒഴിവാ ക്കുന്ന നേരം) (4) അവർ ആശ്ചര്യപ്പെടുകയും ചെയ്യുന്നു അവർക്ക് വന്നതിനാൽ മുന്നറിയിപ്പു നൽകുന്ന ഒരാൾ അവരിൽനിന്ന് അവിശ്വാസികൾ പറയുകയും ചെയ്യുന്നു ഇത്, ഇവൻ ജാലവിദ്യക്കാരനാ ണ്, ആഭിചാരിയാണ്,മായക്കാരനാണ് വ്യാജ (കള്ള) വാദിയായ ഇതുപോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷരങ്ങളെ സംബ ന്ധിച്ചു ഇതിനുമുമ്പ് പല തവണ നാം സംസാരിച്ചിട്ടുണ്ട്. (ദിക്ർ)എന്ന വാക്കിന് എന്നും, എന്നും അർത്ഥമുള്ളതുകൊണ്ട് ചിലർ ആ അർത്ഥങ്ങളാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ജനങ്ങൾക്ക് ഉൽബോധനവും, ഉപദേശവും നൽകുന്നത് പോലെ, അതിന്റെ അനുയായികൾക്ക് അത് കീർത്തിയും, പ്രശസ്തിയും നേടിക്കൊടുക്കുന്നു. ഉൽബോധനം അഥവാ ഉപദേശം എന്ന അർത്ഥ മാണ് ഇവിടെ കൂടുതൽ അനുയോജ്യമെന്ന് 8-ാം വചനത്തിൽ നിന്ന് മനിലാക്കാം. അതുകൊണ്ടാണ് ഖത്താദഃ (റ) ഇബ്നുജരീർ, ഇബ്നു കഥീർ (റ) മുതലായവർ ആ അർത്ഥത്തിന് മുൻഗണന നൽകിയിരിക്കുന്നതും. ഒരു മുന്നറിയിപ്പ് നൽകുന്നവർ ( ) എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാണ്, തങ്ങളുടെ പരമ്പരാഗതമായ വിശ്വാസാ ചാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളിൽപ്പെട്ട ഒരാൾ ദൈവദൂതനായി നിയോഗി ക്കപ്പെട്ടത് ബഹുദൈവവിശ്വാസികളായ അവർക്ക് സഹിക്കുവാൻ കഴിയാത്തതാണ് അവ രുടെ ആശ്ചര്യത്തിന് കാരണം. നബി ˜ യാകട്ടെ, വേണ്ടത്ര തെളിവുകളും, ദൃഷ്ടാന്ത ങ്ങളും നിരത്തിവെച്ചുകൊണ്ടാണ് അവരെ സമീപിക്കുന്നതും. അവയെ നേരിടുവാൻ സാദ്ധ്യമല്ലെന്ന് കണ്ടപ്പോൾ അതിൽനിന്ന് ഒഴിഞ്ഞു മാറുവാൻ അവർ കണ്ടുപിടിച്ച ഒരു സൂത്രമാണ് ഇവൻ കള്ളവാദിയായ ഒരു ( ) എന്ന വാദം. ഈ വാദത്തിന് അവർ കൊണ്ടുവരുന്ന ചില ന്യായീകരണങ്ങളാണ് അടുത്ത വചനങ്ങളിൽ കാണുന്നത്. അവർ പറയുന്നു: 5 പ "പല ദൈവങ്ങളെ ഇവൻ ഒരേ ദൈവമാക്കിയിരിക്കുകയോ?! നിശ്ച യമായും, ഇത് അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്'. 6 പ അവരിൽനിന്നുള്ള പ്രധാനി കൾ (ഇങ്ങിനെപറഞ്ഞു) സ്ഥലം വിടു കയും ചെയ്തു: "നടക്കുവിൻ, നിങ്ങൾ നിങ്ങളുടെ ദൈവങ്ങളിൽ (ഉറച്ചുനിന്ന്) ക്ഷമ കൈക്കൊള്ളു കയും ചെയ്യുവിൻ! നിശ്ചയമായും, ഇത് ഉദ്ദേശ്യപൂർവ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാണ്'. 7 പ അവസാനത്തെ മതനടപടി യിൽ ഇതിനെപ്പറ്റി നാം കേൾക്കുക യുണ്ടായിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടിയല്ലാതെ (മറ്റൊന്നും) അല്ല.
38:8أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ
(8) "നമ്മുടെ ഇടയിൽനിന്ന് (മറ്റാർക്കുമില്ലാത്ത) ഇവന്റെ മേൽ തന്നെ (ഈ) ഉൽബോധനം അവ പക്ഷേ,(അത്രയുമല്ല) അവർ എന്റെ ഉൽബോധനത്തെ സംബന്ധിച്ച് (തന്നെ) സംശയത്തിലാണ്. എന്നാൽ, എന്റെ ശിക്ഷയെ (ഇതുവരേക്കും) അവർ രുചി നോക്കുകയുണ്ടായിട്ടില്ല. ധ അതുകൊണ്ടാണ് ഇതിനൊക്കെ അവർക്ക് ധൈര്യം തോന്നുന്നത് പ . (5) ഇവൻ (അവൻ) ആക്കിയിരിക്കയോ (പല) ദൈവങ്ങളെ ഒരു ദൈവം (ആരാധ്യൻ) നിശ്ചയമായും ഇത് ഒരു വസ്തു(കാര്യം) തന്നെ അത്യാശ്ചര്യമായ (6) വിട്ടുപോയി അവരിൽനിന്നുള്ള പ്രധാ നികൾ, പ്രമുഖസംഘം നിങ്ങൾ നടന്നു(പോയിക്കൊള്ളു)വിൻ എന്ന് ക്ഷമി(സഹി)ക്കുകയും ചെയ്യുവിൻ നിങ്ങളുടെ ദൈവങ്ങളിൽ, ആരാധ്യ വസ്തുക്കളിൽ നിശ്ചയമായും ഇത് ഒരു കാര്യംതന്നെ ഉദ്ദേശിക്കപ്പെ ടുന്ന (താൽപര്യപ്പെടുന്ന) (7) ഇതിനെപറ്റി നാം കേട്ടിട്ടില്ല മതനടപടിയിൽ, മാർഗത്തിൽ ഒടുവിലത്തെ, അവസാനത്തെ ഇതല്ല ഒരു കൃത്രിമസൃഷ്ടി (കെട്ടിയുണ്ടാക്കൽ) അല്ലാതെ (8) അവ ന്റെമേൽ അവതരിപ്പിക്കപ്പെട്ടുവോ ഉൽബോധനം, പ്രമാണം, സ്മരണ നമ്മുടെ ഇടയിൽനിന്ന് പക്ഷേ അവർ സംശയത്തിലാണ് എന്റെ ഉൽബോധന (പ്രമാണ)ത്തെപ്പറ്റി പക്ഷേ, എന്നാൽ അവർ രുചി നോക്കി യിട്ടില്ല, ആസ്വദിച്ചിട്ടില്ല എന്റെ ശിക്ഷ പfiിതന്മാരും ഉദ്ധരിച്ചിട്ടുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്ര കാരമാകുന്നു: നബി ˜ യുടെ പിതൃവ്യൻ അബൂത്വാലിബ് രോഗശയ്യയിലായിരുന്ന പ്പോൾ അബൂജഹൽ മുതലായ ക്വുറൈശീ തലവന്മാർ അദ്ദേഹത്തെ സമീപിക്കുകയു ണ്ടായി. മുഹമ്മദ് തങ്ങ ളുടെ ദൈവങ്ങളെ ആക്ഷേപിക്കുക മുതലായ പലതും ചെയ്തു വരുന്നുണ്ട്, അത് നിറുത്തലാക്കിത്തരണം എന്നും മറ്റും അവർ ആവശ്യപ്പെട്ടു. അദ്ദേഹം നബി ˜ യെ വിളിപ്പിച്ച് വിവരമറിയിച്ചു തിരുമേനി പറഞ്ഞു: അവരിൽനിന്ന് ഒരു വാക്കേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. അതവർ പറഞ്ഞാൽ അറബികൾ അവർക്ക് കീഴൊതുങ്ങു കയും, അറബികളല്ലാത്തവർ അവർക്ക് വിധേയരാവുകയും ഇത് കേട്ടപ്പോൾ ഒന്നല്ല, പത്തുവേണമെങ്കിലും പറയാമെന്നായിരുന്നു അവരുടെ പ്രതികരണം. പക്ഷേ, അല്ലാഹു അല്ലാതെ ആരാധ്യനില്ല( ) എന്ന ആ വാക്ക് കേട്ടപ്പോൾ, അവർ ക്ഷുഭിതരായി. പലദൈവങ്ങളെ ഒരേ ദൈവമാക്കുകയാണോ?! നിശ്ചയമായും ഇത് അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്. ( ) എന്നും മറ്റും പറഞ്ഞുകൊണ്ട് അവർ സ്ഥലംവിട്ടു. ( ) ഇങ്ങിനെയുള്ള സംഭവങ്ങളെയും, പ്രസ്താവനകളെയും ചൂണ്ടിക്കാട്ടുന്നതാണ് ഈ ആയത്തുകൾ. മുഹമ്മദിന്റെ വാക്കുകൾക്ക് ചെവികൊടുക്കരുതെന്നും, ചെവി കൊടുത്താൽ നാം നമ്മുടെ ദൈവങ്ങളെ പുറംതള്ളേണ്ടിവരുമെന്നും, ആകയാൽ എന്തു സഹിച്ചും നമ്മുടെ ദൈവങ്ങളിൽ നാം ഉറച്ചുനിൽക്കണമെന്നും നേതാക്കൾ സ്വയം തീരുമാനിക്കുകയും, ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു. ബഹുദൈവാരാധന പണ്ടു കാലം മുതൽക്കേ നമ്മുടെ പൂർവ്വികന്മാർ അനുഷ്ഠിച്ചുവന്നതാണ്. മാത്രമല്ല, ഒരു പ്രകാ രത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അത് എല്ലാ മതസ്ഥരിലും കാണാം; ഏറ്റവും ഒടുവിലത്തെ മതാനുയായികളാണ് ക്രിസ്ത്യാനികൾ. അവരിലുമുണ്ട് ത്രിദൈവ വിശ്വാസം; അപ്പോൾ, എന്തോ ചില സ്വാർത്ഥങ്ങളെ മുൻനിർത്തി താൽപര്യപൂർവ്വം മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഏകത്വസിദ്ധാന്തം. എന്നൊക്കെയാണവർ സമർത്ഥിക്കുന്നത്. പ്രധാനികളും നേതാക്കളുമായ തങ്ങളെപ്പോലുള്ള എത്രയോ ആളു കൾ ഉണ്ടായിരിക്കെ, കേവലം ദരിദ്രനും സാധുവുമായ മുഹമ്മദിന് ദിവ്യദൗത്യവും, വേദഗ്രമ്ലവും നൽകപ്പെടുകയോ?! ഞങ്ങളിൽ ആർക്കെങ്കിലുമല്ലേ - അങ്ങിനെയുണ്ടെ ങ്കിൽ - അത് ലഭിക്കേണ്ടത്?! ഇതാണ് അവരുടെ മറ്റൊരു വാദം. ഇവരുടെ ഈ പ്രസ്താവനകൾ കേട്ടാൽ, ഇവർക്ക് നബി ˜ യിൽ മാത്രമാണ് വിശ്വാസമില്ലാത്തതെന്നും, അല്ലാഹുവിങ്കൽനിന്ന് പ്രവാചകന്മാർ ജനങ്ങൾക്ക് സന്ദേശ ങ്ങൾ എത്തിച്ചുകൊടുക്കുന്നതിനെ ഇവർ പാടെ നിഷേധിക്കുന്നില്ലെന്നും തോന്നുമല്ലൊ. വാസ്തവം മറിച്ചാണുള്ളത് എന്റെ ഉൽബോധനത്തെ സംബന്ധിച്ചും സംശയത്തിലാണ്.) എന്ന വാക്യം ചൂണ്ടിക്കാട്ടുന്ന ത്. ഇങ്ങിനെയുള്ള അപവാദങ്ങളും, ആരോപണങ്ങളും അടിസ്ഥാനമാക്കി സത്യനി ഷേധത്തിന് ഇവർ ഒരുമ്പെടുവാനുള്ള സാക്ഷാൽ കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു: ശിക്ഷ രുചിനോക്കിയിട്ടില്ല. ( ) അല്ലാ ഹുവിന്റെ ശിക്ഷയുടെ കാഠിന്യത്തെക്കുറിച്ച് അൽപമെങ്കിലും അവർക്കറിയാമായിരു ന്നെങ്കിൽ ഇത്തരം വാദങ്ങളൊന്നും പുറപ്പെടുവിക്കാൻ അവർക്ക് ധൈര്യം 9 പ അഥവാ പ്രതാപശാലിയായ, മഹാ ദാനശീലനായ, നിന്റെ രക്ഷിതാ വിന്റെ കാരുണ്യഭ fiാരങ്ങൾ അവ രുടെ പക്കലുണ്ടോ?! 10 പ അഥവാ (അതല്ലെങ്കിൽ) ആകാശങ്ങളുടെയും, ഭൂമിയുടെയും അവയുടെ ഇടയിലുള്ളതിന്റെയും ഭരണാധിപത്യം അവർക്കുണ്ടോ?! എന്നാലവർ (അതിന്റെ) മാർഗങ്ങളിൽ കയറിനോക്കട്ടെ!
38:9–15أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ
أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ
جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ
Passage continues through verse 38:15.
(9) അഥവാ, അതല്ല, അല്ലെങ്കിൽ, അതോ അവരുടെ പക്കൽ (ആണോ, ഉണ്ടോ) ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ നിന്റെ റ∫ിന്റെ കാരുണ്യ ത്തിന്റെ പ്രതാപശാലിയായ വളരെ (മഹാ)ദാനശീലനായ (10) അഥവാ (അതോ) അവർക്കുണ്ടോ, അവർക്കാണോ ആകാശങ്ങളുടെ ഭരണാധിപത്യം, രാജത്വം ഭൂമിയുടെയും അവയുടെ ഇടക്കുള്ളതി ന്റെയും എന്നാൽ അവർ കയറിച്ചെല്ലട്ടെ (നോക്കട്ടെ) കാരണ (സം ഗതി, മാർഗ)ങ്ങളിൽ. (11) എന്തോ ഒരു സൈന്യം (പട്ടാളം) ആകുന്നു അവിടെ (ഉള്ളത്) പരാജയപ്പെടുത്തപ്പെടുന്ന (മിത്ര) കക്ഷിക ളിൽപെട്ട പ മിത്രകക്ഷികളിൽപെട്ട പരാജയപ്പെട്ടുപോകുന്ന എന്തോ (തുച്ഛമായ) ഒരു സൈന്യമത്രെ അവി ടെയുള്ളത്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ സൂക്ഷിപ്പ് അവരുടെ പക്കലാണെങ്കിൽ, പ്രവാച കത്വം, വഹ്യ് മുതലായ അനുഗ്രഹങ്ങളെല്ലാം അവർ ഇഷ്ടപ്പെടുന്നവർക്ക് വീതിച്ചു കൊടുക്കുവാനും, അവരുടെ യുക്തംപോലെ ഉപയോഗപ്പെടുത്തുവാനും അവർക്ക് സാധി ക്കുമായിരുന്നു. ആകാശഭൂമികളുടെ ഭരണാധിപത്യം അവരുടെ പക്കലാണെങ്കിൽ അവ രുടെ ഹിതമനുസരിച്ച് ലോകകാര്യങ്ങൾ കൈകാര്യം ചെയ്യുവാനും, നടപ്പിൽ വരുത്തു വാനും അവർക്ക് കഴിയുമായിരുന്നു. അതൊന്നും അവർക്കില്ലല്ലോ. അതുകൊണ്ട് അല്ലാ ഹുവിന്റെ നിയമനടപടികളെ ചോദ്യം ചെയ്യുവാനും യാതൊരു അർഹതയും അവകാ ശവും അവർക്കില്ല. എനി, അങ്ങനെ വല്ലതുമുണ്ടെന്ന് അവർക്ക് വാദമുണ്ടെങ്കിൽ, ആകാ ശങ്ങളിൽ കയറിച്ചെന്നോ, മറ്റു മാർഗങ്ങളിൽ പ്രവേശിച്ചോ അവരുടെ ഇഷ്ട പ്രകാരം കാര്യങ്ങൾ നടത്തുവാൻ അവരൊന്ന് ശ്രമിക്കട്ടെ, അതൊന്നു കാണാമല്ലോ. വാസ്തവ ത്തിൽ, മുൻപ്രവാചകന്മാർക്കെതിരിൽ സംഘടിക്കുകയും, അല്ലാഹുവിന്റെ ശാപകോ പങ്ങൾക്ക് പാത്രമായി നശിക്കുകയും ചെയ്ത പല ജനങ്ങളുടെ കൂട്ടത്തിൽപെട്ട ഒരു സംഘമാണ് ഇവരും - മക്കാപരിസരത്തിലുള്ള മുശ്രിക്കുകളും. അതെ, വളരെ തുച്ഛവും നിന്ദ്യവുമായ ഒരു സംഘം മാത്രം. അടുത്തകാലത്തുതന്നെ അവർ പറ്റെ പരാജയപെ ട്ടുപോകുന്നതുമാണ്. അവർക്ക് വളർച്ചയില്ല, നിലനിൽപുമില്ല എന്ന്സാരം. ബദർ യുദ്ധത്തോടുകൂടി ആ ജനതയുടെ നട്ടെല്ലൊടിയുകയും, മക്കാവിജയത്തോടു കൂടി അവർ നാമാവശേഷമാകുയും ചെയ്തുവല്ലോ. എന്ത്, എന്നൊക്കെ വാക്കർത്ഥം വരുന്ന ഒരു അവ്യയമാണ് സ്ലല (മാ). ആധിക്യ ത്തെയും, മഹത്വത്തെയും ഉദ്ദേശിച്ചുകൊണ്ടും, നേരെമറിച്ച് അൽപത്വത്തെയും, നിന്ദ്യ തയെയും ഉദ്ദേശിച്ചുകൊണ്ടും അതിനെ മറ്റു വാക്കുകളോട് ചേർത്തു ഉപയോഗിക്കാറു ണ്ട്. രണ്ടിൽ ഏതാണ് ഉദ്ദേശ്യമെന്ന് സന്ദർഭംകൊണ്ട് മനിലാക്കേണ്ടിയിരിക്കുന്നു. എന്ന വാക്കിന് ഇവിടെ രണ്ടാമത്ത ഉദ്ദേശ്യമായിരിക്കാനാണ് കൂടുതൽ സാധ്യത കാണുന്നത്. അതുകൊണ്ടാണ് അതിന് മേൽകണ്ട വ്യാഖ്യാനം സ്വീകരിക്കപ്പെട്ടിരിക്കു ന്നത്. ഒരു പക്ഷേ, എന്തോ വമ്പിച്ച ഒരു എന്ന് പരിഹാസരൂപത്തിൽ മുശ്രിക്കുകളെക്കുറിച്ച് പറഞ്ഞതുമായിരിക്കാം. ശിർക്കിന്റെ സൈന്യമാകുന്ന ഇവരുടെ സഹകക്ഷികൾ ഏതാണെന്ന് അടുത്ത വചനങ്ങളിൽ കാണാം: 12 പ നൂഹിന്റെ ജനതയും, ഗോത്രവും കുറ്റി (ആണി) ക ളുടെ ആളായ ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി;- 13 പ ഗ്രോത്രവും, ലൂത്വിന്റെ ജനതയും, (മരക്കാവു) കാരും (വ്യാജമാക്കി). അക്കൂട്ടരത്രെ മിത്രകക്ഷികൾ. (12) വ്യജമാക്കി ഇവരുടെമുമ്പ് നൂഹിന്റെ ജനത ആദും കുറ്റി (ആണി) കളുടെ ആളായ (13) ഥമൂദും ലൂത്വിന്റെ ജനതയും (മരക്കാവു)കാരും അക്കൂട്ടരത്രെ മിത്ര (സഖ്യ)കക്ഷികൾ തമ്പും, കൂടാരവും കെട്ടുമ്പോൾ അവയെ നാല് വശത്തേക്കും വലിച്ചുകെട്ടി ഉറപ്പി ക്കുവാൻ ഉപയോഗിക്കുന്ന കുറ്റികൾ (ആണികൾ) എന്നാണ് എന്ന വാക്കിന്റെ അർത്ഥം. ഇവിടെയും, മറ്റു ചില സ്ഥലത്തും (കുറ്റിക ളുടെ ആൾ അഥവാ കുറ്റികൾ ഉപയോഗപ്പെടുത്തിയിരുന്നവൻ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. രണ്ടുമൂന്ന് പ്രകാരത്തിൽ ഇത് വ്യാഖ്യാനിക്കപ്പെടാറുണ്ട്: 1) കാറ്റിലും മറ്റും ഇളക്കം പറ്റാതെ തമ്പുകളെ കുറ്റി തറച്ച് ഉറപ്പിക്കുന്നതുപോലെ തന്റെ ഭരണത്തെയും സുശക്തമായി ഉറപ്പിച്ചവൻ. 2) പട്ടാള ശക്തിയാകുന്ന കുറ്റികൾ ധാരാളമുള്ളവൻ. 3) ജനങ്ങളെ ശിക്ഷിക്കുമ്പോൾ ശരീരത്തിൽ കുറ്റി തറച്ചു നിർദ്ദയമായി ശിക്ഷിച്ചി രുന്നവൻ. ഇവയിൽ ആദ്യത്തേതിനാണ് കൂടുതൽ മുൻഗണന നൽകപ്പെട്ടിട്ടുള്ളത്. നബി (അ)യുടെ ജനതയായിരുന്ന ഐക്കത്തുകാരെ കുറിച്ച് സൂ: ഉ് 176- ന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചത് ഓർക്കുക. (14) (ഇവർ) എല്ലാവരും തന്നെ ദൈവദൂതന്മാരെ വ്യാജമാക്കുകയ ല്ലാതെ ചെയ്തില്ല. അങ്ങനെ, എന്റെ പ്രതികാര ശിക്ഷ (അവരിൽ) യഥാർത്ഥമായി. വിഭാഗം - 2 (15) ഒരേ ഒരു ഘോരശബ്ദത്തെ യല്ലാതെ ഇക്കൂട്ടർ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നില്ല; രണ്ട് കറവു കൾക്കിടയിലുള്ള (തുച്ഛമായ) കാല താമസം (പോലും) അതിനുണ്ടായിരി ക്കയില്ല. (14) എല്ലാവരുമില്ല വ്യാജമാക്കുകയല്ലാതെ ദൈവദൂതന്മാരെ അങ്ങനെ, യഥാർത്ഥ (ന്യായ, അർഹ)മായി എന്റെ പ്രതികാരശിക്ഷ (15) നോക്കി (കാത്തു) ഇരിക്കുന്നില്ല ഇക്കൂട്ടർ ഒരു അട്ടഹാസം (ഘോരശബ്ദം) അല്ലാതെ അതിന്നില്ല രണ്ട് കറവുകൾക്കിട യിലുള്ള (തുച്ഛ) സമയവും. എന്ന വാക്ക് ആദ്യത്തെ അക്ഷരത്തിന് അകാരം ( ) ചേർത്തും, ഉകാരം ( മ്പിക്കഢ ) ചേർത്തും വായിക്കപ്പെട്ടിട്ടുണ്ട്. കൈകൊണ്ട് പാൽ കറക്കുമ്പോൾ ഒന്നുകറന്ന് വീണ്ടും കറക്കുവാൻ കൈപൊക്കുന്ന കാലതാമസത്തിന്നാണ് എന്ന് പറയുന്നത്. ലോകാവസാനത്തിങ്കൽ എല്ലാവരും നശിച്ചുപോകുന്നതിന്നുള്ള കാഹളം ഊതുന്നതു വരെ മാത്രമേ ഇവരുടെ ഈ നിഷേധവും, ധിക്കാരവും തുടരുകയുള്ളൂ. ആ സമയം വന്നാൽ അവർക്ക് ബോധംവരും; അതിന് ഒട്ടും കാലതാമസം വേണ്ടിവരികയില്ല; പെട്ടെ ന്നായിരിക്കും അത് സംഭവിക്കുക. എന്ന് സാരം. 16 പ അവർ പറയുന്നു: "ഞങ്ങളുടെ രക്ഷിതാവേ, ന്യായവി സ്താരത്തിന്റെ ദിവസത്തിന്നു മുമ്പ് ഞങ്ങളുടെ വിഹിതം (ശിക്ഷ) ഞങ്ങൾക്ക് വേഗമാക്കിത്തന്നേ
38:16–27وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ
ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ
إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ
Passage continues through verse 38:27.
(16) അവർ പറയുന്നു ഞങ്ങളുടെ റേ∫ ഞങ്ങൾക്ക് വേഗമാ ക്കണം ഞങ്ങളുടെ വിഹിതം, ഓഹരി ന്യായവിസ്താരത്തിന്റെ (വിചാരണയുടെ) ദിവസത്തിന് മുമ്പ്. 17 പ (നബിയെ) അവർ പറയു ന്നതിനെപറ്റി ക്ഷമിച്ച് കൊള്ളുക! നമ്മുടെ അടിയാനെ, അതായത് കര ബലം (പ്രാബല്യം) ഉള്ളവനായ ദാവൂ ദിനെ ഓർക്കുകയും ചെയ്യുക. നിശ്ച യമായും അദ്ദേഹം (അല്ലാഹുവിങ്കലേ ക്ക്) വളരെ മടക്കമുള്ള ആളാകുന്നു. (17) ക്ഷമിക്കുക അവർ പറയുന്നതിനെപറ്റി ഓർക്കു കയും ചെയ്യുക നമ്മുടെ അടിയാനെ ദാവൂദിനെ കൈകൾ (ശക്തി, കരബലം, പ്രാബല്യം) ഉള്ള നിശ്ചയമായും അദ്ദേഹം വളരെമടക്കം (വിന യം) ഉള്ളവനാണ്. അവിശ്വാസികൾക്ക് അല്ലാഹു വമ്പിച്ച ശിക്ഷ നൽകുമെന്ന് നബി ˜ താക്കീത് ചെയ്യാറുണ്ടല്ലോ. ഇതിനെ പരിഹസിച്ചുകൊണ്ട് പ്രാർത്ഥനാരൂപത്തിൽ മുശ്രിക്കുകൾ പറയുന്ന വാക്കാണ് അല്ലാഹു ഉദ്ധരിച്ചത്. അവരുടെ ധിക്കാര മനഃസ്ഥിതി ഇതിൽനിന്ന് നല്ലപോലെ ഗ്രഹിക്കാമല്ലോ. അവരുടെ ഇത്തരം പ്രസ്താവനകളിൽ ക്ഷമ കൈകൊള്ളുവാൻ അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു. ഈ ഉപദേശം നബി ˜ മന മാധാനം നൽകുന്നതോടൊപ്പം ആ ധിക്കാരികൾക്ക് കനത്ത താക്കീതുമാകുന്നു. സത്യനിഷേധികളെക്കുറിച്ചും, അവരുടെ ചെയ്തികളെക്കുറിച്ചും പലതും പ്രസ്താ വിക്കുകയും നബി ˜ യോട് ക്ഷമിക്കുവാൻ ഉപദേശിക്കുകയും ചെയ്തതിനെ തുടർന്ന് ദാവൂദ് നബി (അ)നെ ഓർക്കുവാൻ കൽപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചരിത്ര ത്തിൽ നിന്ന് മനിരുത്തേണ്ടുന്ന ചില വശങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തി രിക്കുന്നു. തുടർന്നുള്ള വചനങ്ങളിൽ അദ്ദേഹത്തിന്റെ ചില സംഭവങ്ങൾ വിവരിക്കുന്നു ണ്ട്. അതിന് മുമ്പായി അദ്ദേഹത്തിന്റെ ചരിത്ര സംക്ഷേപം ഉൾക്കൊള്ളുന്ന രണ്ടുമൂന്ന് വാക്കുകൾകൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധാർഹമാകുന്നു. ഒന്നാമ ത്തേത്, നമ്മുടെ ) എന്നാണ്. അല്ലാഹുവിന്റെ ആജ്ഞാനിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കുകയും, അതുവഴി അല്ലാഹുവിന്റെ പ്രീതിക്കും സ്നേഹത്തിനും പാത്രമാകുകയും ചെയ്ത ആളാണ് അദ്ദേഹമെന്നത്രെ ഈ വാക്ക് സൂചിപ്പിക്കുന്നുത്. രണ്ടാമതായി അദ്ദേഹത്തെ കയ്യൂക്കുള്ളവൻ ( ) എന്ന് വിശേഷിപ്പിച്ചു. പല കൈകൾ ഉള്ളവൻ എന്നത്രെ ഈ വാക്കിന് ഭാഷാർത്ഥം. വളരെ ശക്തിയും, കഴിവും ഉണ്ടായിരുന്ന ആൾ എന്നാണ് അതിന്റെ വിവക്ഷ. കായികശക്തി, ആയുധപ്പയറ്റ്, ഭരണനൈപുണ്യം, സൈനികശക്തി, സാധന സാമഗ്രികൾ, ലോക പ്രശസ്തി ആദിയായ വിഷയങ്ങളിലെല്ലാം തന്നെ അദ്ദേഹം അദ്വിതീയനായിരുന്നു. അദ്ദേഹം ജാലൂത്തിനെ കൊലപ്പെടുത്തിയ പ്രസിദ്ധ സംഭവം സൂറത്തുൽ ബക്വറഃ 246 - 251 ൽ അല്ലാഹു വിവരിച്ചിരിക്കുന്നു. പക്ഷേ, അതൊന്നും തന്നെ, അല്ലാഹുവിനോട് കൂറും, ഭക്തിയും കാണിക്കുന്നതിന് അദ്ദേഹത്തിന് തട മായിരുന്നില്ല. അത്രയുമല്ല, അദ്ദേഹം വളരെ മനുമടക്കമുള്ള ആളുമായിരുന്നു ( ) ഇതാണ് മൂന്നാമത്തെ വിശേഷത. നബി ˜ ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി: നമസ്കാരത്തിൽ വെച്ച് അല്ലാഹു വിന് ഏറ്റവും പ്രിയപ്പെട്ടത് ദാവൂദ് നബിയുടെ നമസ്കാരമാ കുന്നു. നോമ്പുകളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പുമാണ്. അദ്ദേഹം രാത്രി പകുതിസമയം ഉറങ്ങും. മൂന്നിലൊരു ഭാഗം എഴുന്നേറ്റു നമസ്കരിക്കും. (വീണ്ടും) ആറി ലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പ് പിടിക്കും. ഒരു മാസം നോമ്പ് വിടുകയും ചെയ്യും ശത്രുക്കളുമായി ഏറ്റുമുട്ടിയാൽ അദ്ദേഹം പിൻമാറി പോകുകയില്ലായിരുന്നു. വളരെ മടക്കമുള്ള മു) ചില യുവസ്വഹാബികൾ, ഐഹിക സുഖ ങ്ങളെ ത്യജിച്ച് കൊണ്ട് ഐച്ഛികമായ ആരാധനാകർമങ്ങളിൽ മുഴുകുവാൻ തയ്യാറെടു ത്തതായി നബി ˜ വിവരം കിട്ടുകയുണ്ടായി അതിനെ തുടർന്നാണ് മേൽകണ്ട വചനങ്ങൾ അവിടുന്ന് പ്രസ്താവിച്ചത്. ദാവൂദ് നബി (അ) തന്റെ സ്വന്തം കൈകൊണ്ടുള്ള അദ്ധ്വാനത്തിൽനിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. എന്നും ഒരു ഹദീഥിൽ തിരുമേനി പ്രസ്താവിച്ചിട്ടുണ്ട്. (ബു.) ഒരിക്കൽ അദ്ദേഹത്തെപറ്റി അദ്ദേഹം മനുഷ്യരിൽവെച്ച് വലിയ തിരുമേനി പറയുകയു ണ്ടായി. ( ർസ്ലര ) ദാവൂദ് നബി (അ) നെ ഓർക്കുവാൻ നബി തിരുമേനി ˜ യോട് കൽപിച്ചതിലട ങ്ങിയ രഹസ്യങ്ങൾ ഇതിൽനിന്നെല്ലാം ഗ്രഹിക്കാമല്ലോ. അടുത്ത വചനങ്ങളിൽ അദ്ദേ ഹത്തിന് സിദ്ധിച്ച ചില അനുഗ്രഹങ്ങളും, അദ്ദേഹത്തിന് നേരിട്ട ചില പരീക്ഷണങ്ങളും അല്ലാഹു വിവരിക്കുന്നു:- 18 പ സന്ധ്യാസമയത്തും, പ്രകാശ സമയത്തും തസ്ബീഹ് ധ സ്േ താ്ര ത കീ ർ ത്ത നം പെ ച യ് തു കൊണ്ട് അദ്ദേഹത്തോടൊപ്പം പർവ്വ തങ്ങളെ നാം കീഴ്പ്പെടുത്തുക യുണ്ടായി. 19 പ ഒരുമിച്ച് കൂട്ടപ്പെട്ട നില യിൽ പക്ഷികളെയും (കീഴ്പെടു ത്തി). എല്ലാംതന്നെ, അദ്ദേഹത്തോട് മടക്കം (വിനയം) ഉള്ളവയായിരുന്നു. 20 പ അദ്ദേഹത്തിന്റെ ഭരണാ ധിപത്യത്തെ നാം ശക്തമാക്കുകയും. അദ്ദേഹത്തിന് വിജ്ഞാനവും നിർണാ യകഭാഷണവും നൽകുകയും ചെയ്തു. (18) നാം കീഴ്പെടുത്തി പർവ്വതങ്ങളെ, മലകളെ അദ്ദേഹ ത്തോടൊപ്പം അവ തസ്ബീഹു ചെയ്തുകൊണ്ട് സന്ധ്യാസമയത്ത്, വൈകീട്ട് പ്രകാശവേളയിലും (രാവിലെ) (19) പക്ഷികളെയും ഒരുമിച്ചു കൂട്ടപ്പെട്ട നിലയിൽ എല്ലാം (തന്നെ) അദ്ദേഹത്തിലേക്ക് മടക്കം (വിനയം) ഉള്ളതാണ് (20) നാം ശക്തമാക്കുകയും (ബലപ്പെടുത്തുകയും) ചെയ്തു തന്റെ ആധിപത്യം, രാജത്വം അദ്ദേഹത്തിന് നാം നൽകു കയും ചെയ്തു വിജ്ഞാനം, തത്വജ്ഞാനം, യുക്തി അഭിമുഖ സംസാരത്തിൽ തീരുമാനവൈഭവം, (നിർണായക ഭാഷണം) ദാവൂദ് നബി (അ)ന് സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളിൽ ഒന്നാണ്, അദ്ദേഹമൊന്നിച്ച് രാവിലെയും വൈകുന്നേരവും തസ്ബീഹ് നടത്തുമാറ് മലകളെയും, പക്ഷികളെയും അല്ലാഹു കീഴ്പെടുത്തിക്കൊടുത്തിരുന്നത്. ഇതിനെപ്പറ്റി ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചു കാണാം. സൂ: 79-ാം വചനത്തിന്റെ വ്യാഖ്യാന ത്തിൽ ഇതിനുമുമ്പ് നാം ആവശ്യമായ വിവരണം നൽകിയിട്ടുള്ളത് നോക്കുക. ഈ അനുഗ്രഹത്തെ മറ്റുതരത്തിൽ ചിലർ ദുർവ്യാഖ്യാനം ചെയ്യാറുള്ളതിനെ സംബന്ധിച്ചും അവിടെ നാം സംസാരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ചും മറ്റും സൂ: നംലിലും, സൂ: വിവരിച്ചുകാണാം. അതുകൊണ്ട് ഇവിടെ കൂടുതൽ വിശദീകരിക്കുന്നില്ല. പക്ഷികളും, പർവ്വതങ്ങളും അദ്ദേഹത്തോട് വിനയവും അനുസര ണവും കാണിച്ചിരുന്നുവെന്നാണ് (എല്ലാം തന്നെ അദ്ദേഹത്തോട് വിനയം-ഉള്ളവരായിരുന്നു) എന്ന വാക്യം കാണിക്കുന്നത്. ഇതെങ്ങിനെയാ യിരുന്നുവെന്ന് നമുക്ക് തിട്ടപ്പെടുത്തുവാൻ സാധ്യമല്ല. അല്ലാഹു അവയിൽ നിന്ന് എന്ത് ഉദ്ദേശിച്ചിരുന്നുവോ അത് ദാവൂദ് നബി (അ)ന്റെ ഇംഗിതം അനുസരിച്ച് അവ നിർവ്വഹി ച്ചിരുന്നു എന്നുമാത്രം പറയാം. (നിർണായക ഭാഷണം) നൽകി എന്നു പറഞ്ഞതിന്റെ താൽപര്യം ഇതാണ്: സാധാരണസംഭാഷണങ്ങളിലും, കക്ഷിവഴക്കുക ളിൽ തീരുമാനം കൽപിക്കുന്നതിലും, സത്യവും നീതിയും അനുസരിച്ച് വസ്തുനിഷ്ഠ വും, നിർണായകവുമായ രൂപത്തിൽ സംസാരിക്കുവാനുള്ള വൈഭവം അല്ലാഹു അദ്ദേ ഹത്തിന്ന് നൽകിയിരുന്നു. അദ്ദേഹത്തിന് നേരിട്ട ഒരു പരീക്ഷണസംഭവമാണ് അടുത്ത വചനത്തിൽ കാണുന്നത്: 21 പ (നബിയേ) വ്യവഹാര കക്ഷി കൾ ആരാധനാമfiപത്തിൽ മതിലു കയറി വന്നപ്പോഴത്തെ വർത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?-- (21) നിനക്ക് വന്നിട്ട് (ലഭിച്ചിട്ടുണ്ടോ വ്യവഹാരകക്ഷികളുടെ (എതിർവാദികളുടെ) വർത്തമാനം അവർ മതിൽ (ചുമർ) കയറിവന്നപ്പോൾ പ്രാർത്ഥനാമfiപത്തിൽ പ അതായത്, അവർ ദാവൂദിന്റെ മേൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അദ്ദേഹം അവരെ സംബന്ധിച്ച് (ഭയന്ന്) നടുങ്ങി. അവർ പറഞ്ഞു: പേടിക്കേണ്ടാ! (ഞങ്ങൾ) രണ്ട് വ്യവ ഹാര കക്ഷികളാണ്;- ഞങ്ങളിൽ ചില രുടെ മേൽ അതിക്രമം ചെയ്തിരിക്കു ന്നു. അതുകൊണ്ട് താങ്കൾ ഞങ്ങൾക്കിടയിൽ ന്യായപ്രകാരം വിധിച്ചുതരണം; നീതികേട് ചെയ്യ രുത്; ഞങ്ങളെ നേരായ പാതയി ലേക്ക് മാർഗദർശനം നൽകുകയും ചെയ്യണം. 23 പ (ഇതാ) ഇത് എന്റെ സഹോ ദരനാണ്; അവന്ന് തൊണ്ണൂറ്റൊമ്പത് പിടയാടുകളുണ്ട്: എനിക്ക് ഒരേ പിട യാടുമുണ്ട്; എന്നിട്ട് അവൻ പറഞ്ഞു: നീ അതിനെ എനിക്ക് ഏൽപിച്ചു (വി ട്ടു) തരണമെന്ന്. അഭിമുഖ സംസാര ത്തിൽ അവൻ എന്നെ (തോൽപിച്ച്) വെല്ലുകയും . 24 പ അദ്ദേഹം (ദാവൂദ്) പറഞ്ഞു: അവന്റെ പിടയാടുകളിൽ കൂടി നിന്റെ പിടയാടിനെ ചോദിച്ചതുനിമി ത്തം, തീർച്ചയായും അവൻ നിന്നോട് അനീതി പ്രവർത്തിച്ചിരിക്കയാണ്. നിശ്ചയമായും , കൂട്ടുകാരിൽപെട്ട പലരും - ചിലർ ചിലരുടെ മേൽ - അതിക്രമം പ്രവർത്തിക്കാറുണ്ട്; വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവ രൊഴികെ; വളരെക്കുറച്ചുമായിരിക്കും അവർ. (22) അതായത് അവർ പ്രവേശിച്ചപ്പോൾ ദാവൂദിന്റെ മേൽ എന്നിട്ട് അദ്ദേഹം നടുങ്ങി (ഭയന്നു) അവരെ സംബന്ധിച്ച്, അവരാൽ അവർ പറഞ്ഞു താങ്കൾ പേടിക്കേണ്ട രണ്ട് വ്യവഹാര കക്ഷികളാണ് അതിക്രമം ചെയ്തു ഞങ്ങളിൽ ചിലർ ചിലരുടെ മേൽ അതി നാൽ വിധിക്കണം ഞങ്ങൾക്കിടയിൽ ന്യായ (യഥാർത്ഥ) പ്രകാരം നീതികേട് ചെയ്യരുത്, വീഴ്ച വരുത്തരുത് ഞങ്ങൾക്ക് മാർഗദർശനം നൽക ണം, നയിക്കണം നേരായ (ശരിയായ) പാതയിലേക്ക്. (23) നിശ്ചയമായും ഇത് (ഇവൻ) എന്റെ സഹോദരനാണ് അവനുണ്ട് തൊണ്ണൂറ്റൊമ്പത് പിടയാട്, പെണ്ണാട് എനിക്കുണ്ട് ഒരേ പിടയാട് എന്നിട്ടവൻ പറഞ്ഞു നീ അതിനെ എനിക്ക് ഏൽപിച്ചു (വിട്ടു)തരണം അവൻ എന്നെ വെല്ലുക (ജയിക്കുക)യും ചെയ്തിരിക്കുന്നു അഭി മുഖ സംസാരത്തിൽ. (24) അദ്ദേഹം പറഞ്ഞു തീർച്ചയായും അവൻ നിന്നോട് അക്രമം ചെയ്ത് നിന്റെ പിടയാടിനെ ചോദിച്ചതുകൊണ്ട് അവന്റെ പിടയാടുകളിലേക്ക് (പിടയാടുകളിൽകൂടി) പലരും, വളരെ ആളൂകൾ കൂട്ടുകാരിൽപെട്ട നിശ്ചയമായും അതിക്രമം ചെയ്യാറുണ്ട് അവരിൽ ചിലർ ചിലരുടെ മേൽ വിശ്വസിച്ചവരൊഴികെ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത നന്നേ (വ ളരെ) കുറവാണ് അവർ ദാവൂദ് ധരിക്കുക (വിചാരിക്കുകയും) ചെയ്തു നാം അദ്ദേഹത്തെ പരീക്ഷിച്ചിരിക്കുക തന്നെയാണെന്ന് അങ്ങനെ അദ്ദേഹം പാപമോചനം (പൊറുക്കൽ) തേടി തന്റെ റ∫ിനോട് നിലംപതിക്കു കയും ചെയ്തു ചെയ്തു (കുമ്പിട്ടു)കൊണ്ട് ഖേദിച്ച് മടങ്ങുക (വി നയപ്പെടുക)യും ചെയ്തു. നാം അദ്ദേഹത്തെ പരീക്ഷണം നട ത്തിയിരിക്കുക തന്നെയാണെന്ന് ദാവൂദ് ധരിക്കുകയും ചെയ്തു. അതിനാൽ, അദ്ദേഹം തന്റെ റ∫ി നോട് പാപമോചനം തേടുകയും, ചെയ്ത് (കുമ്പിട്ട്) കൊണ്ട് നിലംപതിക്കുകയും, അല്ലാഹുവിങ്ക ലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്തു. ഈ ആയത്തിനുശേഷം അല്ലാഹുവിന് നന്ദിയായി ഒരു സുജൂദ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരം താഴെ വരുന്നുണ്ട്. 25 പ അപ്പോൾ, അദ്ദേഹത്തിന് അത് നാം പൊറുത്ത് കൊടുത്തു. നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യ(സ്ഥാ ന)വും, നല്ല മടക്കസ്ഥലവും ഉണ്ട്. (25) അപ്പോൾ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്ത് അത് നിശ്ചയമായും അദ്ദേഹത്തിനുണ്ട്താനും നമ്മുടെ അടുക്കൽ സാമീപ്യം, അടുപ്പം നല്ല മടക്ക (പ്രാപ്യ)സ്ഥാനവും ഈ വചനങ്ങളിൽ പ്രസ്താവിച്ച സംഭവത്തിന് വിശദരൂപം നൽകുന്ന ചില കഥ കൾ കഥാകാരന്മാർ ഉദ്ധരിച്ചുകാണാം. ചില വ്യാഖ്യാതാക്കൾ അവ പകർത്തി ക്കാട്ടുകയും ചെയ്തിരിക്കുന്നു. അവയിൽ ചിലത് ദാവൂദ് നബി (അ)യുടെ സ്ഥിതിക്ക് മാത്രമല്ല, സാധാരണക്കാരനായ ഒരു സത്യവിശ്വാസിയുടെ സ്ഥിതിക്ക് പോലും യോജി ക്കാത്തതാണ്. ഇതുസംബന്ധിച്ച് ഇമാം ഇബ്നു കഥീർ (റ) ചെയ്തിട്ടുള്ള പ്രസ്താ വന വളരെ ശ്രദ്ധേയമാകുന്നു. അതിന്റെ ചുരുക്കം വ്യാഖ്യാതാ ക്കൾ ഇവിടെ ചില കഥകൾ പറയാറുണ്ട്. അവയിലധികവും ഐതിഹ്യ ങ്ങളിൽനിന്ന് ലഭിച്ചതാകുന്നു. സ്വീകാര്യമായ ഒരു വർത്തമാനവും നബി ˜ യിൽനിന്ന് ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല. ആകയാൽ, ഈ കഥ വന്നതുപോലെ) പാരായണം ചെയ്യുകയും അതിനെസംബന്ധിച്ച വിവരം അല്ലാഹുവിനറിയാമെന്ന് വെക്കു കയുമാണ് കൂടുതൽ നല്ലത്. അത് ഉൾക്കൊള്ളുന്നതും യഥാർത്ഥംതന്നെ'. അലി (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ദാവൂദ് നബി (അ)നെ പ്പറ്റി കഥാകാരന്മാർ പറയാറുള്ളത് ആരെങ്കിലും പറഞ്ഞാൽ ഞാൻ അവരെ നൂറ്റി അറു പതടി അപ്പോൾ, വളരെ പഴക്കംചെന്ന കഥകളാണവ എന്ന് വ്യക്തമാകുന്നു. ചുരുക്കത്തിൽ, പ്രസ്താവനയിൽനിന്ന് മനിലാകുന്നത് എന്തോ അതുകൊണ്ട് നാം ഇവിടെ തൃപ്തിപ്പെടുക. ദാവൂദ് നബി (അ)ന്റെ പ്രാർത്ഥനാമുറിയിൽ ചിലർ ചുവരുകയറി അകത്ത് കടന്നു. മറ്റാർക്കും പ്രവേശനമില്ലാതെ അദ്ദേഹം സ്വസ്ഥമായിരിക്കുന്ന ഒരു പ്രത്യേക മുറിയായി രിക്കാം അത്. ആകസ്മികമായി ഒരു കൂട്ടർ അതിക്രമിച്ച് അകത്ത് കടന്നത് കണ്ടപ്പോൾ അദ്ദേഹം ഭയപ്പെട്ടു. വല്ല ചതിപ്രയോഗമോ, കയ്യേറ്റമോ ഉന്നംവെച്ചു കൊണ്ടായിരിക്കും ആ പ്രവേശനമെന്ന് അദ്ദേഹത്തിന് തോന്നുക സ്വാഭാവികമാണല്ലോ. ടയിൽ നബിമാരെ കൊലപ്പെടുത്തുവാനുള്ള സംരംഭങ്ങൾ നടക്കുന്നതും സംഭവ്യമാണ്. 61 (അവർ ന്യായമില്ലാതെ നബിമാരെ കൊലപ്പെടുത്തു കയും ചെയ്തിരുന്നു) എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഭയവും, പരിഭ്രമവും കണ്ടപ്പോൾ ആഗതർ അദ്ദേ ഹത്തെ സമാധാനിപ്പിക്കുകയായി. ഒരു പക്ഷേ, ദാവൂദ് നബി (അ)ന്റെ ആൾക്കാർ അപ്പോ ഴേക്കും അവിടെ എത്തിച്ചേരുകയോ മറ്റോ സംഭവിച്ചിരിക്കുവാനും സാദ്ധ്യതയുണ്ട്. ഏതാ യാലും, തങ്ങളുടെ അനാശാസ്യമായ ഈ പ്രവേശനത്തിന്റെ ഉദ്ദേശ്യം അവർ പറഞ്ഞു കേൾപ്പിച്ചു. കേവലം സഹോദരങ്ങളും കൂട്ടുകാരുമായ തങ്ങൾക്കിടയിലുണ്ടായ ഒരു വഴക്കിൽ ന്യായമായ വിധി സമ്പാദിക്കലും, ഉപദേശം തേടലുമാണുദ്ദേശ്യമെന്ന് അവർ രൂപം ഒരാൾ ഇങ്ങിനെ വിവരിച്ചു: ഈ സഹോദരന് തൊണ്ണൂറ്റൊമ്പത് പിടയാടുകളുണ്ട്. എനിക്ക് ഒന്നുമാത്രവും! ഈ ഒന്നിനെയും തനിക്ക് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഞങ്ങൾ തമ്മിൽ ഇതിനെപ്പറ്റി അന് യോന്യം സംസാരിച്ചുവെങ്കിലും ന്യായത്തിൽ അദ്ദേഹം എന്നെ തോൽപിക്കുകയാ ണുണ്ടായത്. അതുകൊണ്ട് ഞങ്ങൾക്കിടയിൽ ശരിയായ വിധി കൽപിച്ചുതന്ന് ഞങ്ങളെ നേർവഴിക്കാക്കണം. അന്യായക്കാരനായ കക്ഷിയുടെ മൊഴികളാണിത് എന്ന് വ്യക്തമാണ്. എന്നാൽ പ്രതിയുടെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും ചോദ്യമോ പ്രതിവിസ്താരമോ ആകട്ടെ, ഒന്നുംതന്നെ അല്ലാഹു ഇവിടെ ഉദ്ധരിച്ചിട്ടില്ല. അന്യായം കേട്ടമാത്രയിൽതന്നെ ദാവൂദ് നബി (അ) വിധി പ്രസ്താവിച്ചതായിട്ടാണ് പ്രത്യക്ഷത്തിൽ കാണുന്നത്. അദ്ദേഹം അന്യായക്കാരനാണ് വിധി കൊടുത്തത്; അവൻ തന്റെ ആടുകളിൽകൂടി നിന്റെ ആടി നെയും കിട്ടണമെന്നാവശ്യപ്പെട്ടത് അക്രമമാണ്. അന്യോന്യം ഇടകലർന്ന് കൂട്ടായി വർത്തിക്കുന്ന പലരും ഇങ്ങിനെ പരസ്പരം പ്രവർത്തിക്കാറുണ്ടെന്നും സത്യവിശ്വാ സവും സൽക്കർമവും സ്വീകരിച്ചവർ മാത്രമേ ഇതിൽനിന്ന് ഒഴിവാകുകയുള്ളൂവെന്നും, അങ്ങിനെയുള്ള സജ്ജനങ്ങൾ വളരെ കുറവാണെന്നും അദ്ദേഹം തുടർന്ന് പ്രസ്താവി ക്കയും ചെയ്തു. ഈ സംഭവം മുഖേന അല്ലാഹു തന്നെ പരീക്ഷിച്ചതാണെന്ന് ദാവൂദ് നബി (അ) കരുതിയെന്നും, അങ്ങിനെ അദ്ദേഹം പാപമോചനം തേടുകയും സുജൂദും ചെയ്ത് നിലം പതിച്ച് ഖേദിച്ച് മടങ്ങുകയും ചെയ്തുവെന്നും, അല്ലാഹു അദ്ദേഹത്തിന് പൊറുത്ത്കൊടുത്തുവെന്നും അല്ലാഹു തുടർന്നു പറഞ്ഞിരിക്കുന്നു. പരീക്ഷണം എന്താ യിരുന്നു? അദ്ദേഹം ചെയ്ത തെറ്റ് എന്തായിരുന്നു? ഒന്നും ഖfiിതമായി പറയുവാൻ സാധ്യമല്ല. ഒരുപക്ഷേ, കേസിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്താതെയും, പ്രതി യുടെ വാമൊഴികൾ ആരായാതെയും വിധിപറഞ്ഞതായിരിക്കാം. അല്ലെങ്കിൽ, പെട്ടെന്ന് അതിക്രമിച്ച് കടന്ന അവരുടെമേൽ എന്തെങ്കിലും ശക്തിയായ നടപടി എടു ക്കുവാൻ പ്രഥമ വീക്ഷണത്തിൽ അദ്ദേഹം ഉദ്ദേശിച്ചിരിക്കുകയും, പിന്നീട് മാപ്പ് കൊടുക്കു കയും ചെയ്തതായിരിക്കാം. അതല്ലെങ്കിൽ ആഗതരെപ്പറ്റി ആക്ഷേപിച്ചതുമായിരിക്കാം. അവർ അകത്ത് പ്രവേശിച്ച സന്ദർഭവും, സ്വഭാവവും, ആ പ്രവേശനത്തിന് അവർ പറഞ്ഞ കാരണവും നോക്കുമ്പോൾ ഇങ്ങിനെ പലതുമായിരിക്കുവാൻ വഴിയുണ്ട്. വളരെ കെട്ടിപ്പിണവുള്ള ഒരു കേസല്ല അവർ പറഞ്ഞത്. ആ കേസ് അദ്ദേഹത്തിന്റെ ദർബാ റിൽ സാധാരണമട്ടിൽ സമർപ്പിക്കാവുന്നതേ ഉള്ളൂ. ഈ കേസിന്റെ വിവരണത്തിൽ നിന്ന് തന്നെ, അവരുടെ പ്രവേശനത്തിൽ ഇതല്ലാതെ മറ്റൊന്തോ ഒരു ഉദ്ദേശ്യം ഒളിഞ്ഞു കിടപ്പുണ്ടെന്ന് വിചാരിക്കാൻ തികച്ചും ന്യായമുണ്ട്. ഇതിനെല്ലാം പുറമെ, സാധാരണ ക്കാരായ ആളുകളെ അപേക്ഷിച്ചോ, നീതിന്യായത്തിന്റെ അടിസ്ഥാനത്തിലോ നോക്കു മ്പോൾ, ഒരു തെറ്റായി വ്യാഖ്യാനിക്കപ്പെടാത്ത ചില പോലും, ദാവൂദ് നബി (അ)നെ പോലുള്ള മഹാന്മാരുടെ സ്ഥാനമാനങ്ങൾക്ക് നിരക്കാത്തതാണെന്നും വരാമല്ലോ. അവരെ സംബന്ധിച്ചിടത്തോളം അത് തെറ്റുകുറ്റങ്ങളായി പരിഗണിക്കപ്പെ ടുകയും ചെയ്തേക്കാവുന്നതാണ്. ഏതായാലും, ധാരണയിലോ, പ്രവൃത്തിയിലോ വന്ന ആ തെറ്റിനുപോലും അദ്ദേഹം അങ്ങേ അറ്റം ഖേദിച്ചു പശ്ചാത്താപിച്ചു. അല്ലാഹു അത് പൊറുത്തുകൊടുക്കുകയും ചെയ്തു. വാസ്തവം അല്ലാഹുവിന്നറിയാം. ഈ ആഗതന്മാർ മലക്കുകളായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കൾ പറഞ്ഞ് കാണുന്നു. ഇത് വാസ്തവമാണെങ്കിലും അല്ലെങ്കിലും ശരി, ന്യായാധിപസ്ഥാനം ആവശ്യമായ മര്യാദകളും, കാര്യക്ഷമതയും ദാവൂദ് നബി (അ) കൂടുതൽ മനിലാക്കുവാൻ കാരണമായിത്തീർന്ന ഒരു സംഭവമായിരുന്നു ഇതെ ന്നും, ഈ സംഭവം മുഖേന ആ തുറയിൽ അദ്ദേഹത്തിന് ചില നേട്ടങ്ങൾ ഉണ്ടായിട്ടു ണ്ടെന്നും, അല്ലാഹുവിങ്കൽ അദ്ദേഹത്തിന് കൂടുതൽ സ്ഥാനപദവി സിദ്ധിച്ചുവെന്നും തീർച്ചയാണ്. എന്ന് പറഞ്ഞ് അല്ലാഹുമതിയാക്കിയില്ല. (നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീ പ്യവും നല്ല മടക്കസ്ഥാനവും ഉണ്ട്.) എന്നുകൂടി പറഞ്ഞിരിക്കുന്നുവല്ലോ. മാത്രമല്ല, ഈ സംഭവം വിവരിച്ചതിനെത്തുടർന്ന് അടുത്ത വചനത്തിൽ അദ്ദേഹത്തെ അഭിമുഖീ കരിച്ചു പറയുന്നതും നോക്കുക. അദ്ദേഹത്തെ ഭൂമിയിലെ പ്രതിനിധിയാക്കിയിട്ടുണ്ടെ ന്നും, അതുകൊണ്ട് ഇച്ഛനോക്കാതെ മുറപ്രകാരം ന്യായാധിപത്യം നടത്തേണമെന്നു മാണല്ലോ അതിൽ പറയുന്നത്. അപ്പോൾ, ആ സംഭവവും ഈ പ്രസ്താവനയും തമ്മിൽ എന്തോ പ്രത്യേക ബന്ധമുണ്ടെന്ന് സ്പഷ്ടമാണ്. 24-ാം വചനം ഓതുമ്പോൾ സുജൂദ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞുവല്ലോ. ഇത് സാധാ രണ ഓത്തിന്റെ സുജൂദുകളുടെ ഇനത്തിൽപെട്ടതല്ല. ദാവൂദ് നബി (അ)ന്റെ പശ്ചാത്താപം സ്വീകരിച്ചതിൽ അല്ലാഹുവിന് നന്ദിയായി ചെയ്യുന്ന ഒരു സുജൂദ് ( ) ആകുന്നു. ഇമാം (റ) ഇബ്നു അ∫ാസ് (റ)ൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീ ഥിൽ ഇപ്രകാരം വന്നിട്ടുണ്ട്: സ്വാദ് സൂറത്തിൽവെച്ച് നബി ˜ സുജൂദ് ചെയ്യുകയും ഇങ്ങിനെ പറയുകയും ചെയ്തു: നബി (അ) പശ്ചാത്താപമെന്ന നിലക്ക് സുജൂദ് ചെയ്തു. നാമത് നന്ദിയെന്ന നിലക്ക് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഹദീഥുകൾ വേറെയും കാണാം. ദാവൂദ് നബി (അ)നെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: 26 പ ഹേ, ദാവൂദ്! നിശ്ചയമായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനി ധിയാക്കിയിരിക്കുന്നു. ആകയാൽ, നീ മനുഷ്യർക്കിടയിൽ ന്യായപ്രകാരം വിധി നടത്തുക. ഇച്ഛയെ പിൻപറ്റു കയും ചെയ്യരുത്. കാരണം, അത് അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് വ്യതിചലിക്കുന്നവർ, അവർ ന്യായവിചാരണ ദിവസത്തെ വിസ്മരിക്കുന്നത് നിമിത്തം, അവർക്ക് കഠിനശിക്ഷയുണ്ടാ യിരിക്കും. (26) റ്റരുത് ഇച്ഛയെ (സ്വന്തം ഇഷ്ടത്തെ) കാരണം അത് നിന്നെ വ്യതിചലിപ്പി ക്കും, എന്നാലത് നിന്നെ പിഴപ്പിക്കും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിശ്ചയമായും പിഴച്ചുപോകുന്നവർ, വ്യതിചലിക്കുന്നവർ അല്ലാ ഹു വിന്റെ മാർഗത്തിൽനിന്ന് അവർക്കുണ്ട് ഹ കഠിനമായ ശിക്ഷ അവർ മറന്നത് (വിസ്മരിച്ചത്) നിമിത്തം വിചാരണയുടെ ദിവസത്തെ ദാവൂദ് നബി (അ) പ്രവാചകനും ദൈവദൂതനുമാണ്. അതോടൊപ്പം അദ്ദേഹത്തിന് രാജത്വവും, ഭരണാധിപത്യവും കാര്യങ്ങൾ അദ്ദേഹത്തിന് പഠിപ്പിക്കുകയും, അതിനെ തിരായി അധികാരം ദുരുപയോഗപ്പെടുത്തുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റി ശക്തിയായി താക്കീത് ചെയ്യുകയും ചെയ്തു. വാസ്തവത്തിൽ ദാവൂദ് നബി (അ) യെ മാത്രം ബാധിക്കുന്നതല്ല ഈ വചനത്തിലെ ശാസനയും താക്കീതും. എല്ലാ നേതാക്ക ന്മാരെയും, അധികാരസ്ഥന്മാരെയും ഒരുപോലെ ബാധിക്കുന്നതാണ് അവ. ഇമാം അഹ്മദും, തിർമദിയും (റ) ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരി ക്കുന്നു: കിയാമത്ത് നാളിൽ മനുഷ്യരിൽവെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനും ഏറ്റവും സാമീപ്യമുള്ളവനും, നീതിമാനായ നേതാവായിരിക്കും. ക്വിയാ മത്തുനാളിൽ മനുഷ്യരിൽവെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും വെറുക്കപ്പെട്ടവനും, ഏറ്റവും കഠിന ശിക്ഷയുള്ളവനും നീതികെട്ട വിഭാഗം - 3 (27) ആകാശവും, ഭൂമിയും, അവ യുടെ ഇടയിലുള്ളതും നാം നിരർത്ഥ മായി (വൃഥാ) സൃഷ്ടിച്ചിട്ടില്ല. അവി ശ്വസിച്ചിട്ടുള്ളവരുടെ ധാരണയത്രെ അത്. ആകയാൽ, അവിശ്വസിച്ച വർക്ക് നരകമാകുന്ന നാശം! 28 പ അതല്ല - വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമു ണ്ടാക്കുന്നവരെപ്പോലെ നാം ആക്കു കയോ?! അതല്ലെങ്കിൽ (സൂക്ഷ്മത യുള്ള) ഭയക്തന്മാരെ നാം ദുഷ്ടന്മാ രെപ്പോലെ ആക്കുകയോ?! 29 പ (ഇതാ) നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു വേദഗ്രമ്ലം! അനുഗ്രഹീതമാണ് (അത്). അതിന്റെ സൂക്തങ്ങളെ (അഥവാ ദൃഷ്ടാന്തങ്ങളെ) അവർ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാർ ഓർമിക്കുവാനും വേണ്ടിയത്രെ (അവതരിപ്പിച്ചിരിക്കുന്നത്). (27) നാം സൃഷ്ടിച്ചിട്ടില്ല ആകാശം ഭൂമിയും അവയുടെ ഇടയിലുള്ളതും നിരർത്ഥമായി, വൃഥാ അത് ധാരണയാണ് അവിശ്വസിച്ചവരുടെ അതിനാൽ നാശം അവിശ്വ സിച്ചവർക്ക് നരകം നിമിത്തം.
38:28–31أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ
كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ
وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ
Passage continues through verse 38:31.
(28) അതല്ലാ (അല്ലെങ്കിൽ, അഥവാ) നാം ആക്കുമോ വിശ്വസിച്ചവരെ സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത കുഴപ്പമുണ്ടാക്കുന്നവരെപോലെ ഭൂമിയിൽ അതല്ലെങ്കിൽ നാം ആക്കുമോ ഭയഭക്തന്മാരെ, സൂക്ഷ്മതയുള്ളവരെ ദുഷ്ടന്മാരെ, (തോന്നിവാസികളെ)പ്പോലെ (29) ഒരു (വേദ)ഗ്രമ്ലം നാമതിനെ ഇറക്കിയിരിക്കുന്നു നിനക്ക്, നിങ്ങളിലേക്ക് അനുഗൃഹീതമായത്, ആശീർവദിക്കപ്പെട്ടത് അവർ ഉറ്റാലോചിക്കാൻ, ചിന്തിക്കാൻ അതിന്റെ ആയത്തു (ദൃഷ്ടാന്തം, സൂക്തം)കളെ ഓർമിക്കുവാനും, സ്മരിക്കുവാനും ബുദ്ധിമാന്മാർ. വളരെ അനുഗൃഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രമ്ലമത്രെ എന്നാൽ, കേവലം പുണ്യത്തിനുവേണ്ടിമാത്രം പാരായണം ചെയ്യുവാൻ വേണ്ടിയല്ല അത് അവതരിപ്പിച്ചിട്ടുള്ളതെന്നും, അതിന്റെ സന്ദേശങ്ങൾ മനിലാക്കുകയും, അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻവേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഈ വചനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനുവേണ്ടി മാത്രം പഠിക്കുകയും, പാരായണം ചെയ്യുകയും ചെയ്യുവാൻ പ്രത്യേകം ഓർമിക്കേണ്ടതുള്ള ഒരു ആയത്താണിത്. ഹ ൻ ബസ്വരി (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും, അടിമകളുമെല്ലാം അതുവായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും: ഞാൻ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹു തന്നെയാണ സത്യം! അവൻ ഒന്നും പഠിക്കാതെ സകലവും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അതിന്റെ (അത് പഠിച്ചതിന്റെ) ഒരടയാളവും കാണപ്പെടുകയില്ല. ഇങ്ങിനെയുള്ളവർ വിജ്ഞാനികളുമല്ല, (മതത്തിന്റെ) സംരക്ഷകന്മാരുമല്ല. ഇത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!.അടുത്ത വചനങ്ങളിൽ സുലൈമാൻ നബി (അ)ന്റെ ചില രംഗങ്ങളെ വിവരിക്കുന്നു: 30 പ ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്തു അദ്ദേഹം വളരെ നല്ല അടിയാൻ! നിശ്ചയമായും, അദ്ദേഹം വളരെ മടക്കമുള്ള ആളാകുന്നു. (31) (അതിവേഗതയുള്ള) മുന്തിയവയും, കാലുപൊക്കി നിൽ ക്കുന്നവയുമായ കുതിരകൾ അദ്ദേഹ ത്തിന് വൈകുന്നേരം പ്രദർശിപ്പിക്ക പ്പെട്ട സന്ദർഭം;- 32 പ അപ്പോൾ അദ്ദേഹം പറയുകയായി: ഞാൻ എന്റെ രക്ഷി താവിന്റെ സ്മരണ നിമിത്തം (ഈ) നന്മയോടുള്ള സ്നേഹം സ്വീകരി ച്ചിരിക്കുകയാണ്.അങ്ങനെ,അവ മറവിൽ തിരോധാനം ചെയ്തു (കാഴ്ചയിൽനിന്ന് മറഞ്ഞു). പ (അദ്ദേഹം പറഞ്ഞു:) നിങ്ങൾ അവയെ എന്റെ അടുക്കൽ തിരിച്ചു . എന്നിട്ട് അദ്ദേഹം (അവയുടെ) തണ്ടങ്കാ ലുകളെയും, പിരടികളെയും തടവാൻ തുടങ്ങി. (30) നാം പ്രദാനം ചെയ്തു ദാവൂദിന് സുലൈമാനെ വളരെ നല്ലവനാണ് (ആ) അടിയാൻ നിശ്ചയമായും അദ്ദേഹം വളരെ മടക്കം, പശ്ചാത്താപം ഉള്ളവനാകുന്നു. (31) പ്രദർശിപ്പിക്ക(കാണിക്ക)പ്പെട്ട സന്ദർഭം അദ്ദേഹത്തിന് വൈകുന്നേരം, സന്ധ്യാസമയം കാലുപൊക്കി നിൽക്കുന്ന കുതിരകൾ (നല്ല) മുന്തിയ.
38:32–36فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ
رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ
وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ
Passage continues through verse 38:36.
(32) അപ്പോൾ അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ ഞാൻ സ്നേഹംവെച്ച് നന്മയുടെ (നന്മയോടുള്ള സ്നേഹം) സ്മരണയാൽ എന്റെ രക്ഷിതാവിന്റെ അത് മറയുന്നത്വരെ, അങ്ങിനെ അത് തിരോധനം ചെയ്തു മറയിൽ, മറയാൽ. (33) അവയെ തിരിച്ചുകൊണ്ടുവരിൻ, മടക്കുവിൻ എന്റെ അടുക്കൽ, എനിക്ക് എന്നിട്ടദ്ദേഹം തുടങ്ങി, ആയി തടവാൻ തണ്ടങ്കാലിന് പിരടികൾക്കും, കഴുത്തിനും. ദാവൂദ് നബി (അ) ഒരു പ്രവാചകവര്യനും, മഹാരാജാവുമായിരുന്നുവല്ലോ. അദ്ദേഹത്തിന് ശേഷം പ്രവാചകത്വത്തിലും, രാജത്വത്തിലും സുലൈമാൻ നബി (അ) അദ്ദേഹത്തിന്റെ പിൻഗാമിയും അനന്തരാവകാശിയുമായിത്തീർന്നു. അതുകൊ ണ്ടാണ് ദാവൂദിന് നാം സുലൈമാനെ പ്രദാനം ചെയ്തു( ) എന്ന് ഇവിടെയും സുലൈമാൻ ദാവൂദിനെ അനന്തരമെടുത്തു( ) എന്ന് സൂ: നംലിലും പറഞ്ഞിരിക്കുന്നത്. സുലൈമാൻ നബി (അ) യുടെ ഭരണം കൂടുതൽ ശക്തവും, അനിതരസാധാരണവുമായിരുന്നു. ഒരു ഭരണത്തിന്റെ പ്രതിരോധശക്തിയായിരിക്കും അതിന്റെ നട്ടെല്ല്. അതിൽ അക്കാലത്ത് പ്രഥമ സ്ഥാനമാണ് കുതിരപ്പട്ടാള ത്തിനുണ്ടായിരുന്നത്. ഏറ്റവും മികച്ചതും, ഉത്തമ ലക്ഷണങ്ങളോടു കൂടിയതുമായ കുതിരപ്പട്ടാളം കഴിവതും സജ്ജമാക്കുകയെന്നത് അടുത്ത കാലംവരെ ഭരണാധികാരികളുടെ പതിവായിരുന്നു. യുദ്ധായുധങ്ങൾ യന്ത്രവൽകരിക്കപ്പെട്ടതോടു കൂടിയാണ് കുതിരപ്പട്ടാളത്തിന് സ്ഥാനം കുറഞ്ഞുവന്നത്. സുലൈമാൻ നബി (അ) യുടെ പട്ടാളത്തിലുണ്ടായിരുന്ന മേത്തരം കുതിരപ്പട്ടാളത്തിന്റെ ഒരു പ്രദർശനത്തെ ക്കുറിച്ചാണ് ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. അതിവേഗത്തിൽ കുതിച്ചോടുന്ന മുന്തിയതരം കുതിരകൾക്കാണ് എന്ന് പറയുന്നത്. ഒരു കാൽ അൽപമൊന്നു പൊക്കിക്കൊണ്ട് മൂന്ന് കാലിൽ ഊന്നിനിൽക്കുക മേത്തരം കുതിരകളുടെ ലക്ഷണമാകുന്നു. അത് കൊണ്ടാണ് അവയെ എന്ന് പ്രത്യേകം വിശേഷിപ്പിച്ചിരിക്കുന്നത്. സൂറത്തുൽ ആദിയാത്തി ( )ൽ നല്ല തരം കുതിരപ്പട്ടാളത്തെക്കുറിച്ച് അല്ലാഹു ഇങ്ങിനെ വർണിച്ചിരിക്കുന്നു:""കിതച്ചുകൊണ്ട് കുതിച്ചോടുന്നവ, അങ്ങിനെ തീപ്പൊരി പറപ്പിക്കുന്നവ, അങ്ങിനെ പ്രഭാതത്തിൽ ചെന്നു ആക്രമണം നടത്തുന്നവ, എന്നിട്ട് അവ പൊടി പടലം ഇളക്കിവിടുന്നു, അങ്ങിനെ (ശത്രു) സംഘത്തിന് മദ്ധ്യത്തിൽ പ്രവേശിക്കുന്നു''. സത്യത്തിന്റെ എതിരാളികളിൽ നിന്നുണ്ടാകുന്ന അക്രമങ്ങളെ നേരിടുവാനും, അവരെ നിലക്ക് നിറുത്തുവാനുംവേണ്ടി സത്യത്തിന്റെ അനുയായികൾ ശക്തി സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തുകയും, അതിലേക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഇത്തരം വചനങ്ങൾ ചെയ്യുന്നത്. ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്ന സംഭവം വ്യാഖ്യാതാക്കൾ വ്യാഖ്യാനിച്ചു കാണാം. അവയിൽ കൂടുതൽ ന്യായമായതും, വാക്കുകളോട് കൂടുതൽ യോജിപ്പുള്ളതുമായി കാണുന്ന വ്യാഖ്യാനം ഇതാണ്: ഒരു ദിവസം വൈകുന്നേരം സുലൈമാൻ നബി (അ)യുടെ മേത്തരം കുതിരപ്പട്ടാളത്തിന്റെ ഒരു പ്രദർശനം നടത്തപ്പെടുകയുണ്ടായി. അതിവേഗം അവ കുതിച്ച് മുന്നോട്ടുനീങ്ങി. വളരെ ദൂരം പോയതുകൊണ്ടോ, രാത്രി ഇരുട്ട് മൂടിയതുകൊണ്ടോ - അതുമല്ലെങ്കിൽ അവയുടെ ശീഘ്രഗതിയാൽ പൊടിപടലം മൂടിയതുകൊണ്ടോ - അവ ദൃഷ്ടിയിൽനിന്ന് മറഞ്ഞുപോയി. കുതിരകളുടെ നന്മയും മേന്മയും അദ്ദേഹത്തെ സന്തുഷ്ടനാക്കി. പക്ഷേ, കേവലം ഭൗതികനേട്ടമെന്ന നിലക്കായിരുന്നില്ല അത്. അല്ലാഹു തനിക്ക് ചെയ്തുതന്ന അനുഗ്രഹവും, സത്യവിശ്വാസത്തിന്റെ ശത്രുക്കൾക്കെതിരിൽ പ്രയോഗിക്കുവാനുള്ള ശക്തിയും എന്ന നിലക്കായിരുന്നു അദ്ദേഹം അവയെ സ്നേഹിച്ചത്. എന്റെ രക്ഷിതാവിന്റെ സ്മരണനിമിത്തം (ഈ) നന്മയോട്കുതിരപ്പട്ടാള ഞാൻ വെച്ച് പുലർത്തുകയാണ് ( )എന്ന് അദ്ദേഹം പറഞ്ഞിരുന്നത് അത് കൊണ്ടാ യിരുന്നു. പിന്നീട് കുതിരകളെ തിരിച്ചുകൊണ്ടുവരുവാൻ അദ്ദേഹം കൽപന കൊടുത്തു. തിരിച്ചെത്തിയശേഷം സന്തോഷത്തോടും, സ്നേഹത്തോടും കൂടി അവയുടെ കാലിലും, കഴുത്തിലും തൊട്ടുതടവിക്കൊണ്ടിരിക്കുകയും ചെയ്തു. സത്യത്തിന്റെ ശത്രുക്കൾക്കെതിരിൽ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും, സജ്ജീകരിക്കുകയും വേണ്ടതുണ്ട്. സത്യവിശ്വസികൾ പൊതുവിലും ഭരണാധികാരികൾ പ്രത്യേകിച്ചും ഗൗനിക്കേണ്ടുന്ന കാര്യമാണിത്; ഇത്തരം ശക്തി സംഭരണങ്ങളൊന്നും കേവലം ആർഭാടങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല; അല്ലാഹുവിന്റെ സ്മരണയാകുന്ന പുണ്യകർമങ്ങളുടെ ഇനത്തിൽപെട്ടതാണ്; അഥവാ ആ ലക്ഷ്യത്തോടും ഉദ്ദേശ്യത്തോടും കൂടിയായിരിക്കണം അത്. എന്നിങ്ങിനെയുള്ള മാതൃകാപാഠങ്ങളാണ് ഈ സംഭവത്തിൽനിന്ന് നാം മനിലാക്കേണ്ടത്. അല്ലാഹു നബി ˜ യോടും സത്യവിശ്വാസികളോടും പറയുന്നത് നോക്കുക: സാരം: അവർക്ക് - ശത്രുക്കൾക്ക്വേണ്ടി നിങ്ങൾക്ക് സാധിക്കുന്നത്ര ശക്തിയും, കെട്ടിനിറുത്തിയ കുതിരപ്പട്ടാളത്തെയും ഒരുക്കിക്കൊള്ളുവിൻ. അതുമൂലം അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവർക്ക് പുറമെ നിങ്ങൾക്കറിഞ്ഞു കൂടാത്ത മറ്റു ചിലരെയും-അവരെ അല്ലാഹു അറിയുന്നതാണ്നിങ്ങ ളെ ഭയപ്പെടുത്തുവാനായിട്ടാണ് (അത്). അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ എന്തുതന്നെ ചിലവഴിച്ചാലും അത് നിങ്ങൾക്ക് നിറവേറ്റിതരപ്പെടുന്നതാണ്. നിങ്ങൾ (ഒട്ടും) അനീതി ചെയ്യപ്പെടുന്നതുമല്ല. (സൂ: അൻഫാൽ 60) വിശ്വസിച്ചുകൊണ്ടും, അവന്റെ വാഗ്ദാനം സത്യമാക്കിക്കൊണ്ടും ഒരാൾ കുതിരയെ അല്ലാഹുവിന്റെ മാർഗത്തിൽ മുടക്കിവെച്ചാൽ അത് വയറു നിറക്കുന്നതും, ദാഹം തീർക്കുന്നതും, കാഷ്ടിക്കുന്നതും മൂത്രിക്കുന്നതുമെല്ലാം അവന്റെ (കർമങ്ങളുടെ) തൂക്കത്തിൽ എന്ന് റസൂൽ ˜ പറഞ്ഞതായി ബുഖാരി (റ)യും ഉദ്ധരിക്കുന്നു. രണ്ടാമത്തെ വ്യാഖ്യാനം ഇപ്രകാരമാണ്:കുതിരപ്പട്ടാള പ്രദർശത്തിൽ ശ്രദ്ധ മുഴുകിയത് നിമിത്തം സുലൈമാൻ നബി(അ) വൈകുന്നേരത്തെ നമസ്കാരം നിർവ്വഹിക്കുന്ന കാര്യം വിസ്മരിച്ചുപോയി. സൂര്യാസ്തമയത്തിന് ശേഷമാണ് ഓർമ വന്നത്. അതിനാൽ അവയെ തിരിച്ചുകൊണ്ടുവരുവാൻ ആജ്ഞാപിക്കുകയും, അല്ലാഹുവിന്റെ സ്മരണക്ക് വിഘാതമായിത്തീർന്ന ആ കുതിരകളെ കഴുത്തും കാലും വെട്ടി അറുക്കുകയും, മാംസം ദാനം ചെയ്യുകയും ചെയ്തു എന്ന വാക്യത്തിന് ഈ വ്യാഖ്യാന പ്രകാരം രക്ഷിതാവിന്റെ സ്മരണവിട്ട് ഞാൻ (കുതിരസമ്പത്താകുന്ന) നന്മയോടുള്ള സ്നേഹം എന്നർത്ഥമായിരിക്കും. അഥവാ, ഇവയോടുള്ള പ്രേമം നിമിത്തം അല്ലാഹുവിന്റെ സ്മരണ എനിക്ക് വിട്ടുപോയല്ലോ എന്ന വ്യസനം പ്രകടമാക്കി യതായിരിക്കും. കൂടാതെ, പിരടിയും തടവുവാൻ തുടങ്ങി എന്ന് പറഞ്ഞതിന്റെ താൽപര്യം അവയെ അറുത്തുകൊന്നുവെന്നും ആയിരിക്കും. കേവലം അനുവദനീയമെങ്കിലും ഐഹികവിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്നിമിത്തം അല്ലാഹുവിനോടുള്ള കടമ നിർവ്വഹിക്കുവാൻ വിട്ടുപോയതിൽ പശ്ചാത്തപിച്ചുകൊണ്ട് അദ്ദേഹം ആ കുതിരകളെ ബലിയർപ്പിച്ച് ദാനം ചെയ്തുവെന്നുമാണ് ഈ വ്യാഖാനത്തിന്റെ ചുരുക്കം. ഈ വിശദീകരണങ്ങളും പ്രസ്താവനകളും വേറെയും കാണാമെങ്കിലും മുഫിറുകളിൽ അധികമാളുകളും പ്രസ്താവിച്ചു കാണുന്നത് ഇതാകുന്നു. ഈ രണ്ടാമത്തെ വ്യാഖ്യാനം ഇമാം ഇബ്നുജരീർ (റ), ഇമാം റാസി (റ) മുതലായവർ തള്ളിക്കളയുകയും, ആദ്യത്തെ വ്യാഖ്യാനം ശരിവെക്കുകയും ചെയ്തിരിക്കുന്നത് പ്രസ്താവ്യമാണ്. ആയത്തിലെ വാക്കുകളും, അവയുടെ അർത്ഥങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ടും. യുക്തമായ ന്യായങ്ങൾ സമർപ്പിച്ചുകൊണ്ടും ഇമാം റാസീ (റ) ഇവിടെ ഒരു നീണ്ട പ്രസ്താവന തന്നെ ചെയ്തിട്ടുണ്ട്. ദൈർഘ്യഭയംനിമിത്തം അതിവിടെ ഉദ്ധരിക്കുന്നില്ല. ഒരു ജീവിയിലേക്കുശ്രദ്ധ തിരിഞ്ഞുപോയതുകൊണ്ട് നമസ്കരിക്കുവാൻ വിട്ടുപോയി എന്നല്ലാത്ത മറ്റൊരു കാര ണവും കൂടാതെ, നിരപരാധികളായ ആ ജീവികളെ വെട്ടിയറുത്ത് ശിക്ഷിക്കുവാനും, തന്റെ സ്വത്ത് നശിപ്പിക്കുവാനും അദ്ദേഹം, തയ്യാറാകുവാൻ സാധ്യതയില്ല എന്നത്രെ ഇമാം ഇബ്നുജരീർ (റ) പറയുന്നത്. ഇബ്നു കഥീർ (റ) ഈ സംഭവത്തെപ്പറ്റി വന്നി ട്ടുള്ള പല പ്രസ്താവനകളും ഉദ്ധരിക്കുകയും, അവയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. പക്ഷേ, ഇബ്നുജരീർ (റ) പ്രസ്താവിച്ച ആ ന്യായം ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. അതിൽ അൽപം ആലോചിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു പക്ഷേ, സുലൈമാൻ നബി (അ)ന്റെ കാലത്തുള്ള നിയമത്തിന് അത് എതിരായിരുന്നി ല്ലെന്ന് വരാം - നമസ്കാരത്തിന് മുടക്കം വരുത്തിയസ്ഥിതിക്ക് അല്ലാവിനുവേ ണ്ടിയുള്ള രോഷമെന്ന നിലക്ക് പ്രത്യേകിച്ചും - എന്നാണ് അദ്ദേഹം പറയുന്ന ത്. കുതിരകളെ അറുക്കുകയാണ് ചെയ്തതെന്ന് പറയുന്നവർ, അദ്ദേഹം അവയെ വെട്ടിനിശിപ്പിച്ചുവെന്നല്ല; അറുത്ത് മാംസം ദാനം ചെയ്തു എന്നാണ് പറയു ന്നതും. ഇതും ഇബ്നുകഥീർ (റ)ന്റെ സംശയത്തിന് കാരണമായിരിക്കാവുന്നതാ ണ്. അല്ലാഹുവിനറിയാം അതേസമയത്ത് കാലും, പിരടിയും തടവുവാൻ തുടങ്ങി എന്ന വാക്യത്തിന് കാലിന്റെ ഞരമ്പറക്കുകയും കഴു ത്ത്വെട്ടുകയുമാണ് ഉദ്ദേശ്യമെന്ന്വെക്കുവാനും പ്രയാസമുണ്ട്താനും. ഇങ്ങിനെയുള്ള ചില കാരണങ്ങളും, ഏതെങ്കിലുമൊന്ന്മാത്രം ശരിയാണെന്ന് സ്ഥാപിക്കുന്നതിന് മതിയായ തെളിവില്ലായ്മയും നിമിത്തം അല്ലാമാ സയ്യിദ് ക്വുത്ബ് പോലുള്ള ചിലർ ഇവിടെ ഒന്നും പറയാതെ മൗനം അവലംബിച്ചിരി ക്കുകയാണ്. (അടുത്ത ആയത്തുകളുടെ വിവരണത്തിൽ ഇദ്ദേഹത്തിന്റെ ചില വാക്കുകൾ നാം ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക.) ചുരുക്കിപറഞ്ഞാൽ, ഇൗ സംഭവ ത്തിന്റെ യഥാർത്ഥ സ്വഭാവത്തെപ്പറ്റി ഉറച്ച ഒരു തീരുമാനമെടുക്കുന്നതിനെക്കാൾ സുരക്ഷിതമായിട്ടുള്ളത് സയ്യിദ് ക്വുത്ബിന്റെ നയമാണെന്നും, ഒരു തീരുമാനം സ്വീകരിക്കുന്നപക്ഷം ഒന്നാമത്തെ വ്യാഖ്യാനം സ്വീകരിക്കുകയാണ് വേണ്ടതെ ന്നുമാണ് നമുക്കിവിടെ പറയുവാനുള്ളത്. (34) സുലൈമാനെ നാം പരീ ക്ഷണം നടത്തുകയുണ്ടായി. അദ്ദേഹ ത്തിന്റെ പീഠത്തിന്മേൽ ധ സിംഹാസന ത്തിൽ പ നാം ഒരു ശരീരത്തെ ഇടുകയും ചെയ്തു. പിന്നീടദ്ദേഹം (അല്ലാഹുവി ങ്കലേക്ക് മടങ്ങി) വിനയപ്പെട്ടു. (35) അദ്ദേഹം പറഞ്ഞു: രക്ഷി താവേ, എനിക്ക് പൊറുത്തുത രേണമേ! എന്റെ ശേഷം ഒരാൾക്കും യോജിക്കാത്ത (അഥവാ സൗകര്യപ്പെ ടാത്ത) ഒരു രാജത്വം നീ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീയത്രെ മഹാദാന ശീലനായുള്ളവൻ. (36) അപ്പോൾ, അദ്ദേഹ ത്തിന് നാം കാറ്റിനെ കീഴ്പെടുത്തി ക്കൊടുത്തു; അത് അദ്ദേഹത്തിന്റെ കൽപന പ്രകാരം അദ്ദേഹം ഉന്നംവെ ച്ചിടത്തേക്ക് സൗകര്യമായ നിലയിൽ (നിഷ്പ്രയാസം) സഞ്ചരിക്കുമായിരു ന്നു. (34) നാം പരീക്ഷണം നടത്തുകയുണ്ടായി സുലൈമാനെ നാം ഇടുകയും ചെയ്തു അദ്ദേഹത്തിന്റെ പീഠ (സിംഹാസന)ത്തിന്മേൽ ഒരു ശരീരം, തടി, ജഡം പിന്നീട് അദ്ദേഹം വിനയപ്പെട്ടു (മന്) മടങ്ങി (35) അദ്ദേഹം പറഞ്ഞു എന്റെ റേ∫ എനിക്ക് പൊറുത്തുതരേ ണമേ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ ഒരു രാജത്വം സൗകര്യപ്പെടാത്ത, യോജിക്കാത്ത, തരപ്പെടാത്ത, വേഗം ലഭിക്കാത്ത ഒരാൾക്കും എന്റെ ശേഷം നിശ്ചയമായും നീയത്രെ മഹാദാനശീലൻ, വളരെ പ്രദാനം ചെയ്യുന്നവൻ. (36) അപ്പോൾ നാം കീഴ്പെടുത്തി അദ്ദേ ഹത്തിന് കാറ്റിനെ സഞ്ചരിക്കുന്ന, അത് സഞ്ചരിക്കും അദ്ദേഹത്തിന്റെ കൽപനപ്രകാരം മാർദ്ദവമായ നിലയിൽ, സൗമ്യമായി അദ്ദേഹം ഉന്നം (ലക്ഷ്യം) വെച്ചിടത്ത്. 37 പ എല്ലാ (വിധ) കെട്ടിട നിർമാണക്കാരും, (സമുദ്രത്തിൽ) മുങ്ങൽക്കാരുമായ പിശാചുക്ക ളെയും (കീഴ്പെടുത്തിക്കൊടുത്തു). 38 പ വിലങ്ങ് (ചങ്ങല)ക ളിൽ കൂട്ടി ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചിലരെയും (കീഴ് പെടുത്തി ക്കൊടുത്തു)
38:37–40وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ
وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ
هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ
Passage continues through verse 38:40.
(37) പിശാചുക്കളെയും (അതായത്) കെട്ടിട നിർമാണ ക്കാരായവരെയെല്ലാം മുങ്ങൽക്കാരുമായി (38) വേറെ ചിലരെയും ബന്ധിക്കപ്പെട്ട, കൂട്ടിയിണക്കപ്പെട്ടവരായ വിലങ്ങുകളിൽ ദാവൂദ് നബി (അ) ഒരു പരീക്ഷണത്തിന് വിധേയനായ സംഭവം മുമ്പ് പറഞ്ഞുവ ല്ലോ. അതുപോലെ, സുലൈമാൻ നബി (അ) ഒരു പരീക്ഷണത്തിന് വിധേയനായ കഥയാണ് ഈ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആ പരീക്ഷണത്തെത്തു ടർന്ന് അദ്ദേഹം പാപമോചനത്തിന് വേണ്ടിയും, ചില പ്രത്യേകാനുഗ്രഹങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിച്ചുവെന്നും, അങ്ങിനെ മറ്റാർക്കും സിദ്ധിക്കാത്ത ചില പ്രത്യേകാ നുഗ്രഹങ്ങൾ അല്ലാഹു അദ്ദേഹത്തിന് നൽകിയെന്നും പ്രസ്താവിക്കുന്നു. പരീക്ഷണ ത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇവിടെയും വിശദമായി വിസ്തരിക്കുന്നില്ല. (അദ്ദേഹത്തിന്റെ സിംഹാസനപീഠത്തിന്മേൽ നാം ഒരു ശരീ രത്തെ ഇടുകയും ചെയ്തു) എന്നുമാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ജീവനില്ലാത്ത ശരീരം - അഥവാ ജഡം - എന്നത്രെ എന്ന വാക്കിന്റെ അർത്ഥം. ഈ ശരീരം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് നിർണയിക്കത്തക്ക തെളിവുകളൊന്നും ഇല്ലതാനും. പക്ഷേ, ഈ സംഭവം മൂലം സുലൈമാൻ നബി (അ)ന്റെ ഭരണത്തിന് ഹാനികരമായ എന്തോ ഒരു ദോഷം ബാധിക്കുവാൻ ഇടവന്നിട്ടുണ്ടെന്നും, അതിനെത്തുടർന്ന് അദ്ദേഹം അല്ലാഹുവിങ്കലേക്ക് വിനയപ്പെട്ടുകൊണ്ട് പ്രാർത്ഥിച്ചുവെന്നും, അതിന്റെ ഫലമായി അദ്ദേ ഹത്തിന് അവൻ അസാധാരണമായ ചില അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചുവെന്നും ഈ വചനങ്ങളിൽനിന്ന് മനിലാകുന്നു. ദാവൂദ് നബി (അ)നെപറ്റി പ്രചരിക്കപ്പെട്ട കഥകളെക്കാൾ ഗുരുതരമായ കെട്ടു കഥകൾ പലതും ഇവിടെ സുലൈമാൻ നബി (അ)നെക്കുറിച്ചും പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നുകഥീർ (റ) പറഞ്ഞതുപോലെ സാധാരണക്കാരായ ആളുകളെ സംബ ന്ധിച്ചപോലെ ന്യായീകരിക്കുവാൻ പാടില്ലാത്ത - ആ കഥകൾ ഉദ്ധരിച്ച് നാം സമയം പാഴാക്കേണ്ടതില്ല. മറ്റു ചില തൽപരവ്യാഖ്യാതാക്കൾ ചെയ്തുകാണുന്നപോലെ, ആ കഥകൾക്ക് പൊടിപ്പും തൊങ്ങലുംവെച്ച് വിശദീകരിക്കുകയും. എന്നിട്ടവയെല്ലാം പൊതുവിൽ വ്യാഖ്യാതാക്കളുടെ മേൽ വെച്ചുകെട്ടി അവരെ ഖfiിക്കുക യും, അതിന്റെ വെളിച്ചത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾക്ക് മാർഗം തെളിയിക്കുകയും ചെയ്യുവാനും നാം മുതിരുന്നില്ല. സുലൈമാൻ നബി (അ)ന്റെ സിംഹാസനത്തിന്മേൽ കൊണ്ടുദ്ദേശ്യം എന്താണെന്നതിനെപറ്റി പലരും പലവിധത്തിൽ അഭി പ്രായപെട്ടിട്ടുണ്ടെങ്കിലും അവയിൽ ഇമാം റാസി (റ), അല്ലാമാ ഹക്ക്വാനീ (റ) മുത ലായവരുടെ അഭിപ്രായം ഒരുപക്ഷേ ശരിയായിരിക്കുവാൻ ഇടയുണ്ട്. ശക്തിയായ രോഗമോ മറ് റോ ബാധിച്ച് അവശനായി കിടക്കുന്ന ആളെപറ്റി (ജീവനി ല്ലാത്ത ശരീരം) എന്ന് അറബികൾ പറയാറുണ്ട്. അതുകൊണ്ട് ഭരണകാര്യങ്ങൾ വേണ്ട തുപോലെ നിർവ്വഹിക്കുവാൻ കഴിയാതെ സുലൈമാൻ നബി (അ) സിംഹാസനത്തിൽ - അഥവാ രാജകീയ പീഠത്തിൽകഴിഞ്ഞുകൂടേണ്ടിവന്നതായിരിക്കാം ഇവിടെ ഉദ്ദേശ്യം എന്നാണ് ആ അഭിപ്രായം. സുലൈമാൻ നബി (അ)ന് ജനിച്ച ഒരു കുട്ടിയെ അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടിന് യോജിക്കാത്ത വിധം സ്നേഹിക്കുകയും, അതിനെപ്പറ്റി അതിയായ ജാഗ്രത കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തുവെന്നും, ആ കുട്ടി പെട്ടെന്ന് ഒരിക്കൽ സിംഹാസനത്തിന്മേൽ മരിച്ചുകിടക്കുന്നതായി കണ്ടുവെന്നും, അതാണിവിടെ പരീക്ഷണം കൊണ്ട് ഉദ്ദേശ്യമെന്നും അല്ലാമാ ഫരീദുവജ്ദീ (റ) പ്രസ്താവിച്ചു കാണു ന്നു. വാസ്തവം അല്ലാഹുവിനറിയാം ഏതായാലും, ആ പരീക്ഷണത്തിന് ശേഷം അദ്ദേ ഹത്തിന്റെ ഭരണം കൂടുതൽ പ്രബലപ്പെടുകയും, മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹ ങ്ങളാൽ അനുഗൃഹീതമാകുകയും ചെയ്തു. ഈ പരീക്ഷണസംഭവത്തെയും, ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട കുതിരപട്ടാള പ്രദർശനത്തെയും ചൂണ്ടിക്കാട്ടിക്കൊണ്ട് സയ്യിദ് ക്വുതുബ് പ്രസ്താവിച്ചിട്ടുള്ള ചില വാക്യങ്ങൾ ഇവിടെ ശ്രദ്ധേയമാകുന്നു. അവയെ ഇങ്ങിനെ സംഗ്രഹിക്കാം: മേത്തരങ്ങ ളായ കാല് പൊക്കിനിൽക്കുന്ന കുതിരകളെ ( )യും, സുലൈമാൻ നബി (അ)ന്റെ സിംഹാസനപീഠത്തിന്മേൽ ഇടപ്പെട്ട ശരീരത്തെയും സംബന്ധിച്ചുള്ള സൂചന കളെ വിവരിക്കുന്ന പല വ്യാഖ്യാനങ്ങളും, നിവേദനങ്ങളും ഉള്ളതിൽ ഒന്നുപോലും എന്റെ മനിന് ആശ്വാസം നൽകുന്നതായിട്ടില്ല. അവ ഒന്നുകിൽ അസ്വീകാര്യമായ വാർത്തകളോ, അല്ലെങ്കിൽ പിൻബലമില്ലാത്ത വ്യാഖ്യാനങ്ങളോ ആയി രിക്കാം. ഈ രണ്ട് സംഭവത്തിന്റെയും പ്രകൃതിസ്വഭാവം മനിലാക്കി സമാധാനമടയു വാൻ എനിക്ക് കഴിയുന്നില്ല. ആകയാൽ അതൊന്നും ഞാനിവിടെ ഉദ്ധരിക്കുന്നുമില്ല. രണ്ടിനും ഒരു രൂപം നൽകുവാൻ സഹായിക്കുന്ന പ്രബലമായ ഒരു പ്രമാണവും എനിക്ക് കിട്ടിയിട്ടില്ല. ഒരു ഹദീഥ് മാത്രമുണ്ട്: അതാകട്ടെ, സ്വതവേ നോക്കുമ്പോൾ പ്രബലമാ യതുതന്നെയാണെങ്കിലും, ഈ സംഭവങ്ങളുമായി അതിന് കാര്യമായൊരു ബന്ധവുമി നബി ˜ പ്രസ്താവിച്ചതായി ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീഥാണത്. രാത്രിയിൽ തന്റെ പല ഭാര്യമാരുടെ അടുക്കൽ താൻ ചെല്ലുമെന്നും, അങ്ങിനെ അവ രെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യത്തക്ക ഓരോ കുതിരപ്പടയാളിയായ മകനെ പ്രസവിക്കുമെന്നും സുലൈമാൻ നബി (അ) പറയുകയുണ്ടായി. പക്ഷേ, അദ്ദേഹം (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് പറയുകയുണ്ടായില്ല. എന്നാൽ, ഒരു ഭാര്യയൊഴിച്ച് മറ്റാരും പ്രസവിച്ചില്ല. പ്രസവിച്ച കുട്ടിയാകട്ടെ, ഒരു അപൂർണ ശിശു വുമായിരുന്നു. എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ എല്ലാവരിൽനിന്നും ഓരോ കുതുരപ്പടയാളി ഇതാണ് ഹദീഥിലെ ആശയം. ഈ ആയ ത്തുകളിൽ സൂചിപ്പിച്ച പരീക്ഷണം ഇതായിരിക്കുകയും, സിംഹാസനത്തിന്റെമേൽ ഇട പ്പെട്ട ശരീരമെന്ന് പറഞ്ഞത് ഈ അപൂർണ ശിശു ആയിരിക്കുകയും ചെയ്തേക്കാം. അങ്ങിനെ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് മാത്രം. ( ) ( ) ഏറെക്കുറെ വ്യത്യസ്തമായ വാക്കുകളിലായി ഇമാം ബുഖാരി (റ) ആവർത്തിച്ചു രിവായത്ത് ചെയ്തിട്ടുള്ളതും, ഇമാം മുസ്ലിം (റ) അടക്കം മറ്റുപ 8 വെട്ടി അറുത്തുവെന്നും അതല്ല കൈകൊണ്ട് തൊട്ടുത ടവിയെന്നുമുള്ള രിവായത്തുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സയ്യിദ് ക്വുത്തുബ് തുടരുന്നു: രിവായത്തുകൾക്കും തെളിവില്ല; ഏതെങ്കിലും ഒന്നു തീരുമാനിക്കുവാൻ പ്രയാ സമാണ്. അതുകൊണ്ട് രണ്ട് സംഭവത്തെക്കുറിച്ചും ഓന്നും സ്ഥാപിച്ച് പറയുവാൻ സാധ്യമല്ല. ഇവിടെ പറയുവാനുള്ളത് ഇതുമാത്രമാണ്: അല്ലാഹുവിന്റെ പ്രവാചകന്മാരെ നേർക്ക് നയിക്കുന്നതിനും, അവർക്ക് മാർഗദർശനം നൽകാറുള്ളതുപോലെ, സുലൈ മാൻ നബി (അ) ന്റെ ഭരണധികാരത്തെയും, രാജ്യപദവിയെയും സംബന്ധിക്കുന്ന എന്തോ വിഷയത്തിൽ അദ്ദേഹത്തിന് ചില പരീക്ഷണങ്ങൾ നേരിട്ടു. സുലൈമാൻ നബി (അ) റ∫ിലേക്ക് വിനയപ്പെടുകയും, അവനിൽ അർപ്പിച്ചുകൊണ്ട് പാപമോചന ത്തിന് നന്മക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ( 23 ∫ഹ്നത ള്ളമ ) പരീക്ഷണസംഭവത്തെത്തുടർന്ന് സുലൈമാൻ നബി (അ) പാപമോചനം തേടി യതിനെ കഥാകാരന്മാർ ചൂഷണം ചെയ്യാറുണ്ട്. കഥകളിൽ അദ്ദേഹത്തിന്റെ പേരിൽ ചുമത്തപ്പെട്ട പാപങ്ങൾ അദ്ദേഹം ചെയ്തുവെന്നതിന് തെളിവായി അവർ ഈ സംഗതി ഉദ്ധരിക്കുന്നത് കാണാം. കഥകൾ മിക്കവാറും വേദക്കാരിൽനിന്ന് പകർന്നതും, തത്വദീ ക്ഷയില്ലാത്തവർ പ്രചരിപ്പിച്ചതുമാണല്ലോ. വേദക്കാരാണെങ്കിൽ, പാപവും, നീചവൃ ത്തിയും ചെയ്യുന്ന കാര്യത്തിൽ, പ്രവാചകന്മാരും, അല്ലാത്തവരും അവരുടെ ദൃഷ്ടി യിൽ ഒരുപോലെയാണ്. (ഹിന്തുമതക്കാരുടെ സ്ഥിതിയും ഇതുപോലെത്തന്നെ) അതേ സമയത്ത്, വേദക്കാരിൽ ഒരു വിഭാഗക്കാർ സുലൈമാൻ നബി (അ)നെ പ്രവാചകനായി ഗണിക്കുന്നുമില്ല. കഥാകാരൻമാരാകട്ടെ, അവർക്ക് സത്യതയുടെയോ സംഭവ്യതയു ടെയോ പ്രശ്നമില്ല. കേട്ടാൽ അതിശയോക്തിയും, കൗതുകവും ഉണ്ടോ എന്നേ അവർക്ക് ആലോചിക്കേണ്ടതുള്ളൂ. വേദക്കാരിൽനിന്ന് കേട്ടതെല്ലാം ശരിയായി രിക്കുമെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. മഹാന്മാരായ ആളുകളെപറ്റി പ്രത്യേകിച്ചും - അവർ പാപമോചനം തേടിയെന്നോ, അല്ലാഹു അവർക്ക് പൊറുത്തുകൊടുത്തുവെന്നോ പറഞ്ഞുകാണുമ്പോഴേക്കും വാസ്തവത്തിൽ അവർ വമ്പിച്ച തെറ്റുകുറ്റങ്ങൾ ചെയ്തിരിക്കുമെന്ന് വിശ്വ സിക്കുവാൻ പാടില്ലാത്തതാണ്. വ്യക്തികളുടെ നിലപാടും സ്ഥിതിഗതികളും കണക്കി 7 ലരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ ഹദീഥ്. ഏത് സാഹചര്യത്തിലായാ ലും, ഏത് അനിഷ്ടഫലങ്ങളുളവായാലും ശരി, ഏകഭാര്യത്വവ്രതം കൈവിടാതി രിക്കുകയും, അതിനെതിരായിക്കാണുന്ന പ്രമാണങ്ങളെയും, ന്യായങ്ങളെയുമെല്ലാം പഴഞ്ചനാക്കിത്തള്ളുകയും ചെയ്യുന്ന അനിസ്ലാമിക സംസ്കാരത്തിന്റെ സ്വാധീ നത്തിന് വഴങ്ങുന്ന ചില ആളുകൾ ഈ ഹദീഥിനെ പുച്ഛഭാവത്തിൽ വീക്ഷിക്കു ന്നത് കാണാം. മുൻകാലത്തെ നടപടിക്രമങ്ങളും, പിൽക്കാലത്തെ നടപടിക്രമങ്ങളും ഒരേ മാനദfiം കൊണ്ട് അളക്കുകയും, പ്രവാചകന്മാരുടെ പ്രത്യേക പദവിക ളും, പരിതഃസ്ഥിതികളും ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് വാസ്തവത്തിൽ ഈ മനോഗതി അവരിലുണ്ടാക്കുന്നത്. മുൻകാല ചരിത്രങ്ങളും, ബൈബ്ളിന്റെ പല പ്രസ്താവനകളും പരിശോധിക്കുന്നവർക്ക് ഇത് മനിലാക്കു വാൻ പ്രയാസമില്ല. ധാർമിക നിയമങ്ങളുടെയും, ലൈംഗിക അതിരുവരമ്പുകളു ടെയും അതിർത്തിലംഘനം എവിടെ കൂടുതൽ നടമാടുന്നുവോ അവിടെ ഏകഭാ ര്യാവ്രതത്തിന്റെ ആധുനിക സ്വരവും കൂടുതൽ പ്രചാരത്തിലുണ്ടെന്നുള്ളതാണ് വലിയ അഗ്ഗുതം. ഗൗരവം കണക്കാക്കുന്നത് സാധാരണക്കാ രായ ആളുകളെ അപേക്ഷിച്ചും, അവരുടെ ദൃഷ്ടിയിലും കേവലം അനുവ ദനീയമായ ഒരു കാര്യം, മഹാനായ ഒരാളെ അപേക്ഷിച്ചും അയാളുടെ ദൃഷ്ടിയിലും ഒരു മഹാ പാപമെന്നപോലെ ഗണിക്കപ്പെട്ടേക്കാം. നമ്മുടെ പരിചയത്തിൽ തന്നെ ഇതിന് ഉദാഹരണങ്ങൾ കാണാം. ഹദീഥിൽനിന്നും ഈ വസ്തുത മനിലാക്കാവുന്നതുമാണ്. സുലൈമാൻ നബി (അ) പാപം ചെയ്തതു കൊണ്ടാണ് പാപമോചനം തേടേണ്ടിവന്നതെന്ന് വാദിക്കുന്നവർക്ക് മറുപടിയായിക്കൊണ്ട് ഇമാംറാസി (റ) പറയുകയാണ്:"ഏറ്റവും നല്ലതും കൂടുതൽ വേണ്ടപ്പെട്ടതുമായ കാര്യങ്ങൾ വിട്ടുകളയുന്നതിൽനിന്ന് മനുഷ്യൻ പരിശുദ്ധനായെന്നുവരികയില്ല. അന്നേരം അവൻ പാപമോചനം തേടുന്നതും ആവശ്യമായിത്തീരുന്നു'. (സജ്ജനങ്ങളായുള്ളവരുടെനന്മകൾസാമീപ്യം സിദ്ധിച്ചവരുടെ തിന്മകളായിരി ക്കും)എന്നുണ്ടല്ലോ ( ) മാത്രമല്ല, സ്വന്തം നിലയെ തരംതാഴ്ത്തിക്കാട്ടുകയും, വിന യവും താഴ്മയും പ്രകടമാക്കുകയും ചെയ്യുന്നവരായിരിക്കും അവർ (സാമീപ്യം സിദ്ധി ച്ചവർ). ഇതനുസരിച്ചാണ് ഞാൻ ദിനംപ്രതി എഴുപത് പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടുന്നു ( ) എന്ന് നബി ˜ അരുളിച്ചെയ്തിരിക്കുന്നത്'.( ) സുലൈമാൻ നബി (അ)നുണ്ടായ പരീക്ഷണം എങ്ങിനെയുള്ളതായിരുന്നാലും ശരി, അതദ്ദേഹത്തിന്റെ ഭരണത്തെ ഏതോ തരത്തിൽ ബാധിച്ചിരുന്നുവെന്ന് തീർച്ചയാ ണ്. അദ്ദേഹത്തിന്റെ പക്കൽനിന്ന് വന്നുപോയ വീഴ്ചയിൽ അദ്ദേഹം പശ്ചാത്തപിക്കു കയും ചെയ്തു. അദ്ദേഹത്തിന്റെ രാജപദവിയും ഭരണക്രമവും സാധാരണ രാജാക്കളു ടേതുപോലെയുള്ളതല്ല. അദ്ദേഹം ഒരു നബിയും റസൂലുംകൂടിയാണ്. ആ നിലക്ക് തൗഹീദിന്റെയും സത്യമതത്തിന്റെയും പ്രബോധനത്തിനും, പ്രചാരണത്തിനും ആ രാജ്യത്വത്തെയും അദ്ദേഹത്തിന് ഉപയോഗിക്കേണ്ടതുണ്ട്. അഥവാ അതിന്റെ ലക്ഷ്യംതന്നെ അതായിരിക്കും. അന്നത്തെ ജനസമുദായങ്ങളുടെയും അയൽ രാജ്യങ്ങ ളുടെയും സ്ഥിതിഗതികളും ചുറ്റുപാടുകളും പരിഗണിക്കുമ്പോൾ വിശേഷിച്ചും പ്രസ്തു തലക്ഷ്യം നിറവേറേണ്ടതിന് തന്റെ ആധിപത്യം കൂടുതൽ പ്രബലവും അനുഗ്രഹീ തവും ആകേണ്ടതുണ്ട്. അതിനാൽ പാപമോചനം തേടുന്നതോടൊപ്പം തന്നെ, തന്റെ രാജ്യ ത്തിന്റെ നന്മക്കുവേണ്ടിയും അദ്ദേഹം തേടുകയായി. ആ ആധിപത്യം സാധാര ണപോലെയുള്ള ഭൗതിക ശക്തികളാൽ മാത്രം സജ്ജീകൃതമായാൽ പോരാ - സാധാ രണ രാഷ്ട്രങ്ങൾക്കില്ലാത്ത ചില ദൈവിക സവിശേഷതകളാൽ സുദൃഢമാക്കപ്പെ ട്ടതുകൂടിയായിരിക്കണം - എന്ന് അദ്ദേഹം ആശിക്കുകയും ചെയ്തു. അദ്ദേഹം ( ) സാധാരണ നിലക്ക് സജ്ജനങ്ങളായി ഗണിക്കപ്പെടുന്ന ആളുകൾ നന്മയായി ഗണിച്ചുവരാറുള്ള ചില കാര്യങ്ങൾപോലും, അവരെക്കാൾ അല്ലാഹുമായി അടുപ്പ മുള്ള മഹാന്മാരെ സംബന്ധിച്ചിടത്തോളം തിന്മകളായി ഗണിക്കപ്പെട്ടേക്കാം എന്നാണ് ഈ ആപ്തവാക്യത്തിന്റെ സാരം. ( ) വളരെ പ്രസിദ്ധമായ ഒരു നബിവചനമാണിത്. പല രിവായത്തുകളിലു മായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ വചനത്തിലെ ആശയം ഇതാണ്: പാപരഹിത നായ ഞാൻപോലും ദിനംപ്രതി എഴുപതും അതിലധികവും പ്രാവശ്യം അല്ലാഹു വിനോട് പാപമോചനം തേടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അവനോട് എപ്പോഴും പാപമോചനം തേടി പശ്ചാത്തപിച്ചുകൊണ്ടിരിക്കണം. എനിക്ക് പൊറുത്തു തരേണമേ! എന്റെ ശേഷം ഒരാൾക്കും സൗകര്യപ്പെടാത്ത ഒരു രാജാധിപത്യം എനിക്ക് പ്രദാനം ചെയ്യുകയും വേണമേ!) ഈ പ്രാർത്ഥനയുടെ ലക്ഷ്യം വമ്പിച്ച ഒരു ഭൗതിക രാഷ്ട്രമ ല്ല, അനുഗ്രഹീതമായ ഒരു ദൈവികഭരണമാണെന്ന് പറയേണ്ടതില്ല. രാജത്വവും പ്രവാ ചകത്വവും സമ്മേളിച്ച ഒരു പ്രബല രാഷ്ട്രമോ, രാജകുടുംബമോ വേറെ ഉള്ളതായി മുഖേന അറിയപ്പെട്ടിട്ടുമില്ല. സുലൈമാൻ നബി (അ) യുടെ പ്രാർത്ഥനയുടെ സാരം തന്റെ ശേഷം മറ്റാർക്കും ലഭിക്കാത്ത തരത്തിലുള്ള ഒരു രാഷ്ട്രം വേണമെന്നല്ലമറ്റാർക്കും പിടിച്ചടക്കുവാൻ സാധ്യമാകാത്തവണ്ണം അത് പ്രബലമായിരിക്കണം എന്നാണ് ചിലർ ധരിച്ചുവരുന്നത്. ഇത് ശരിയല്ല. നബിവചനവും ഈ ധാരണ തെറ്റാണെന്ന് കാണിക്കുന്നു. ഈ പ്രാർത്ഥന സ്വീകരിച്ചതിനെപറ്റി അടുത്ത ആയത്തിൽ അല്ലാഹു പറഞ്ഞ വാചകം നോക്കുക: "അപ്പോൾ അദ്ദേഹത്തിന് നാം തന്റെ കൽപനപ്രകാരം സഞ്ചരിക്കുന്ന കെട്ടിടനിർമാണവും മുങ്ങലും നടത്തുന്ന പിശാചുക്കളെയും കീഴ്പ്പെടു ത്തിക്കൊടുത്തു ( ) എന്നാണല്ലോ'. ഈ രണ്ട് കാര്യവും മറ്റാർക്കും സിദ്ധിക്കാത്തതാണെന്നും, സുലൈമാൻ നബി (അ)ക്ക് മാത്രം - ഈ പ്രാർത്ഥനയെ തുടർന്ന് - സിദ്ധിച്ചതാണെന്നും വ്യക്തമാണ്. കൂടാതെ എന്റെ ശേഷം ഒരാൾക്കും ( ) എന്നാണ് അദ്ദേഹം പറഞ്ഞ വാക്ക്. അദ്ദേഹത്തിന്റെ ശേഷം ഇങ്ങി നെയുള്ള പ്രത്യേകതകൾ മറ്റാർക്കും ലഭിച്ചിട്ടില്ല എന്നല്ലാതെ, അദ്ദേഹത്തിന്റെ രാഷ്ട്രം അദ്ദേഹത്തിന് ശേഷം ഇന്നേവരെ ആർക്കും പിടിച്ചടക്കുവാൻ സാധിച്ചിട്ടില്ല എന്ന് ആരെ ങ്കിലും പറയുവാൻ ധൈര്യപ്പെടുമോ? അദ്ദേഹത്തിന്റെ കാലശേഷം ഏറെ താമസിയാ തെത്തന്നെ ആ രാഷ്ട്രം ദുർബലമാക്കുകയും, അന്യാധീനപ്പെടുകയും ഉണ്ടായത് ഒരു ചരിത്ര സത്യമാണ്. മറ്റാർക്കും ലഭിക്കാത്ത വിധത്തിലുള്ള ഒരു പ്രത്യേക സ്ഥാനം എന്റെ രാഷ്ട്രത്തിന് വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചത് ഒരു ധിക്കാരമോ അസൂയയോ ആയി വല്ലവരും കരുതുന്നുണ്ടെങ്കിൽ അതിന് സുലൈമാൻ നബി (അ)നെ പ്രേരിപ്പി ച്ചമുകളിൽ ചൂണ്ടിക്കാട്ടിയപരിതസ്ഥിതികൾ വിലയിരുത്താത്തത് കൊണ്ടോ, ഭൗതിക വീക്ഷണത്തിൽകൂടി മാത്രം ആ പ്രാർത്ഥന വിലയിരുത്തിയതുകൊണ്ടോ ആയിരിക്കും അത്. ത ന്റെ ശേഷം മറ്റാർക്കും പിടിച്ചടക്കുവാൻ സാധ്യമാകാത്ത രാഷ്ട്രമാണ് സുലൈ മാൻ നബി (അ) ചോദിച്ചതെന്ന വ്യാഖ്യാനം ശരിയല്ലെന്ന് - മേൽ കണ്ടതുപോലുള്ള കാരണങ്ങൾ സഹിതംപ്രധാനപ്പെട്ട പല വ്യാഖ്യാതാക്കളും പ്രത്യേകം ചൂണ്ടിക്കാട്ടി യിട്ടുണ്ട്. ഇമാം അബ്നുകഥീർ (റ) പറയുന്നു: തന്റെ സിംഹാസനപീഠത്തിൽ ഇടപ്പെട്ട ആ ശരീരത്തിന്റെ സംഭവത്തിൽനിന്ന് ഉളവായതുപോലെ എനിമേലിൽ ഒരാൾക്കും പിടി ച്ചുപറ്റുവാൻ ഇടയാകാത്തത് എന്നാണ് ഈ പ്രാർത്ഥനയുടെ സാരം. തന്റെശേഷം ആർക്കും ലഭിക്കുവാൻ വഴിയില്ലാത്തത് എന്നല്ല അതിന്റെ ഉദ്ദേശ്യം എന്നാണ് ചിലർ പറയുന്നത്. വാസ്തവത്തിൽ, തന്റെശേഷം യാതൊരാൾക്കും തന്റേതുപോലെ ഉണ്ടാ വാത്ത വിധത്തിലുള്ള ഒരു രാജത്വമാണ് അദ്ദേഹം ചോദിച്ചതെന്നുള്ളത് ശരി. ആയ ത്തിലെ വാചകഘടന അറിയിക്കുന്നതും അതാണ്. പല മാർഗങ്ങളിൽകൂടി പ്രബല മായ ഹദീഥുകൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട് ( ) തുടർന്നുകൊണ്ട് ഇതിന് തെളിവായ പല ഹദീഥുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് കാണാം. അവയിൽ ഒന്നാമ ത്തേത്, ഇമാംബുഖാരി (റ) മുതലായ പലരും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥാകു ന്നു. ഒരു രാത്രി ഒരു ഭൂതത്താൻ നബി (സ)യുടെ മേൽ കുതറിച്ചാടുവാൻ ഉദ്ദേശിച്ചുവെ ന്നും, ജനങ്ങൾ കാണുമാറ് അവനെ തൂണിൽ പിടിച്ചുകെട്ടുവാൻ തിരുമേനി കരുതി യെന്നും, പക്ഷേ സഹോദരനായ സുലൈമാൻ നബി (അ)ന്റെ ഈ പ്രാർത്ഥന ഓർത്ത് അവനെ വിട്ടയച്ചുവെന്നുമാണ് ഹദീഥിന്റെ ചുരുക്കം. അപ്പോൾ ജിന്നുകളെയും പിശാ ചുക്കളെയും മറ്റും കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട പ്രത്യേകതയായിരുന്നു സുലൈമാൻ നബി (അ)ന്റെ പ്രാർത്ഥനാഫലമായി ലഭിച്ചിരുന്നതെന്ന് ഇതിൽനിന്ന് മനിലാക്കാമ ല്ലോ. ഇമാം ബുഖാരി (റ) ഈ ആയത്തിന്റെ വ്യഖ്യാനമായിക്കൊണ്ട് തഫ്സീറിന്റെ വിഭാഗത്തിലും, അല്ലാതെയും ഈ ഹദീഥ് ഉദ്ധരിച്ചിരിക്കുന്നു. ഇതും പ്രത്യേകം ശ്രദ്ധേ യമാണ്. ഈ വിഷയമായി കൂടുതൽ വിവരം സൂ: അന്നംലിന് ശേഷമുള്ള വ്യാഖ്യാന ക്കുറിപ്പിൽ നമുക്ക് കഴിഞ്ഞുപോയിട്ടുള്ളത് ഓർക്കുക, ഈ ഹദീഥിന്റെ പൂർണരൂപവും അവിടെ കാണാം. മൂസാനബി (അ), ഈസാനബി (അ) മുതലായവർക്ക് ചില പ്രത്യേക അമാനുഷിക ദൃഷ്ടാന്തങ്ങൾ ( ) നൽകപ്പെട്ടിരുന്നതുപോലെ, സുലൈമാൻ നബിക്ക് മാത്രം സിദ്ധിച്ച രണ്ട് അമാനുഷികദൃഷ്ടാന്തങ്ങൾ കൂടിയായിരുന്നു കാറ്റിനെയും, ജിന്നുവർഗ ത്തെയും അധീനപ്പെടുത്തിക്കൊടുത്തത്. ഇവയെപറ്റിയും, പിശാചുക്കളുടെ പ്രവൃത്തി കളെപ്പറ്റിയും സൂ: 81,82-ലും, സൂ: 12, 13-ലും, അവയുടെ വിവര ണങ്ങളിലും മറ്റും നാം വായിച്ചുവല്ലോ. അതുകൊണ്ട് ഇവിടെ അത് ആവർത്തിക്കുന്നി ല്ല. കാറ്റിന്റെ വേഗതയെ ഉദ്ദേശിച്ചുകൊണ്ടാണ് (ശക്തിയായി അടിച്ചുവീശുന്ന ത്) എന്ന് സൂ: ഈ കാറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ (സൗ മ്യമായത്) എന്ന് വിശേഷിപ്പിച്ചത് അതിന്റെ സൗകര്യപ്രദമായ ശാന്തതയും കുറിക്കു ന്നു. ജിന്ന് വർഗത്തിൽപെട്ട ദുഷിച്ച വിഭാഗത്തിനാണ് പിശാചുക്കളെ ( )ന്നു പറയുന്നത്. പിശാചുക്കളുടെ കൂട്ടത്തിൽ അനുസരണമില്ലാത്ത ധിക്കാരശീലന്മാരെക്കു റിച്ചായിരിക്കാം (വിലങ്ങുകളിൽ ബന്ധിക്കപ്പെട്ട മറ്റു ചില രും) എന്ന് പറഞ്ഞിരിക്കുന്നത്. ആ പിശാചുക്കളെ ബന്ധിച്ചിരുന്ന വിലങ്ങുചങ്ങലകൾ എപ്രകാരമുള്ളതാണെന്ന് നമുക്കറിഞ്ഞുകൂടാ. പിശാചുക്കൾ നമ്മുടെ കാഴ്ചക്കതീത രായതു കൊണ്ട് അവരുടെ പ്രകൃതിയനുസരിച്ച ഏതോ തരം വിലങ്ങുകളായിരിക്കും അവ എന്ന് പറയാനേ നിവൃത്തിയുള്ളൂ. നബി ˜ യുടെ അടുക്കൽ പ്രത്യക്ഷപ്പെട്ട ഭൂത ത്താനെ പള്ളിയുടെ തൂണിൽ ബന്ധിക്കുവാൻ നബി ˜ കരുതിയതായി നാം ഹദീ ഥിൽ കണ്ടുവല്ലോ. ചില പരീക്ഷണങ്ങൾക്ക് വിധേയനാവുകയുണ്ടായെങ്കിലും സുലൈ മാൻ നബി (അ) അല്ലാഹുവിങ്കൽ എത്രമാത്രം ആദരണീയനാണെന്ന് അടുത്ത വചന ങ്ങളിൽനിന്ന് മനിലാക്കാം. അല്ലാഹു പറയുന്നു: (39) "(ഹേ, സുലൈമാൻ!) ഇത് നമ്മുടെ ദാനമാണ്. ആകയാൽ, കണ ക്കുകൂടാതെ ഉപകാരം ചെയ്യുകയോ വെച്ചുകൊള്ളുകയോ ചെയ്തേക്കു ക'. (40) നിശ്ചയമായും, അദ്ദേ ഹത്തിന് നമ്മുടെ പക്കൽ വളരെ (39) ഇത് നമ്മുടെ ദാനം (സംഭാവന, കൊടുതി) ആകുന്നു അതുകൊണ്ട് ഉപകാരം (നന്മ) ചെയ്യുക അല്ലെങ്കിൽ വെച്ചുകൊള്ളുക കണക്കില്ലാതെ, വിചാരണകൂടാതെ. (40) നിശ്ചയമായും അദ്ദേഹ ത്തിനുണ്ട്താനും നമ്മുടെ അടുക്കൽ അടുപ്പം, സാമീപ്യസ്ഥാനം നല്ല മടക്കസ്ഥാനവും. സുലൈമാൻ നബി (അ)ന് നൽകപ്പെട്ട വമ്പിച്ച അനുഗ്രഹങ്ങളെ ചൂണ്ടിക്കൊണ്ട് അദ്ദേഹത്തോട് അല്ലാഹു പറയുകയാണ്: "ഇതെല്ലാ നാം തനിക്ക് തന്നരുളിയ അനുഗ്ര ഹങ്ങളാകുന്ന ദാനമാണ്, തന്റെ ഇഷ്ടംപോലെ അവയെ വിനിയോഗിക്കുകയും, നിരു പാധികം കൈകാര്യം നടത്തുകയും . അത്യുദാരനും അതിമഹാ നുമായ യജമാനൻ തന്റെ പ്രിയപ്പെട്ട അടിമക്ക് നൽകുന്ന അനുമോദനമത്രെ' കയ്യിൽ വന്നതെല്ലാം പിശുക്കുപിടിച്ച് അടക്കിവെക്കുമെന്നുള്ള ആശങ്കക്കും സംശയത്തിനും ഇവിടെ സ്ഥാനമില്ല. ലോഭം കൂടാതെ ചിലവഴിക്കുവാനും, വേണ്ടതുപോലെ ഉപയോഗ പ്പെടുത്തുവാനും തികച്ചും സന്നദ്ധനാണ് ആ അടിമ. ആ പരമാർത്ഥം സസൂക്ഷ്മം അറിയാവുന്നതാണ് യജമാനൻ. എന്നിരിക്കെ, വേണ്ടവിഷയത്തിൽ ചിലവഴിക്കണം, പിശുക്ക് കാണിച്ച് കെട്ടിപ്പൂട്ടി എന്ന താക്കീത് നൽകേണ്ടുന്ന ആവശ്യമില്ല. അഥവാ അടിമക്ക് യജമാനന്റെ അടുക്കലുള്ള മാന്യമായ സ്ഥാനപദവിക്ക് ചേർന്നതല്ല അത്. ഇഷ്ടംപോലെ ചെലവഴിക്കുകയോ ചെലവഴിക്കാതിരിക്കുകയോ ചെയ്തേക്കുക എന്ന് സ്വാതന്ത്യ്രം നൽകിയതുകൊണ്ട് ഒരുപക്ഷേ, സുലൈമാൻ നബി (അ) തനിക്ക് സിദ്ധിച്ച വിഭവങ്ങളൊന്നും നല്ല മാർഗത്തിൽ ചിലവഴിക്കാതെ പിടിച്ചടക്കി വെച്ചേക്കു വാൻ കാരണമായേക്കുമോ - അഥവാ അതിനുള്ള ഒരു അനുമതിപത്രമായിത്തീരുമോ - ഈ അനുമോദനവാക്യം എന്ന് ചിലർ ശങ്കിക്കുന്നത് കാണാം. ഈ ശങ്കനിമിത്തം ഈ വാക്യത്തിന് വളഞ്ഞുതിരിഞ്ഞ ചില വ്യാഖ്യാനങ്ങൾ നൽകുവാൻ അവർ നിർ∫ ന്ധിതരാകുകയും ചെയ്യുന്നു. അങ്ങനെ, (കണക്കുകൂടാതെ) എന്ന വാക്ക് (നമ്മുടെ ദാനമാണ്) എന്ന വാക്കുമായി ബന്ധപ്പെട്ടതാണെന്നും, (ഇത് നമ്മുടെ ദാനമാണ്) എന്ന് പറഞ്ഞത് വിലങ്ങുകളിൽ ബന്ധിക്കപ്പെട്ട പിശാചുക്കളെ ചൂണ്ടിക്കൊണ്ടാണെന്നുമാണ് അവർ പറയുന്നത്. ഇതനുസരിച്ച് ആയത്തിന് ഇവർ നൽകുന്ന താൽപര്യം ഇപ്രകാരമാകുന്നു; ഈ ധിക്കാരികളായ പിശാചുക്കളെ അടക്കി അമർത്തുവാൻ സാധിപ്പിച്ചുതന്നത് നമ്മുടെ വക കണക്കറ്റ ദാനമാണ്. അതുകൊണ്ട് അവരെ ഉദാരപൂർവ്വം വിട്ടയക്കുകയോ അല്ലെങ്കിൽ വിട്ടയക്കാതെ പിടിച്ചുവെക്കുകയോ ചെയ്തുകൊള്ളുക. ഈ വ്യാഖ്യാനം ആയത്തിലെ വാചകഘടനക്കും ഇതിനു മുമ്പത്തെ ആയത്തുകളുമായുള്ള പൊരുത്തത്തിനും നിരക്കാത്തതാണ്. ആയത്തിന്റെ ശരിയായ ആശയം ശ്രദ്ധിക്കാത്തതിൽനിന്നും, പ്രവാചകവര്യനായ സുലൈമാൻ നബി (അ)നെ കേവലം സാധാരണ രാജാക്കളുമായി തുലനം ചെയ്തതിൽനിന്നുമാണ് ഇങ്ങിനെയുള്ള വ്യാഖ്യാനങ്ങൾക്ക് ഇവർ നിർബന്ധിതരായത്. റസൂലായ ഒരു അടിമയായിരിക്കുവാനാണോ, അതല്ല ഒരു രാജാവായ നബിയായി അടുപ്പവും നല്ല മടക്കസ്ഥാനവും ഉണ്ട്താനും. (അല്ലാഹുവിന്റെ ഭാഗത്തുനിന്ന്) നബി തിരുമേനി ˜ യോട് അഭിപ്രായം ചോദിക്കപ്പെട്ടുവെന്നും, നിലപാടാണ് തിരഞ്ഞെടുത്ത തെന്നും ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ വന്നിരിക്കു ന്നു. ഇതു പോലെ, സുലൈമാൻ നബി (അ)ന് തന്റെ പക്കലുള്ള വിഭവങ്ങൾ ചിലവഴിക്കുകയും, ചിലവഴിക്കാതിരിക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്യ്രം നൽകലാണ് ഈ വചനത്തിന്റെ താൽപര്യമെന്ന് വെച്ചാൽപോലും, നബി ˜ തിരഞ്ഞെടുത്തതുപോലെ ആ രണ്ടിൽവെച്ച് ഏറ്റവും ഉത്തമമായ വശം മാത്രമായിരിക്കും അദ്ദേഹം സ്വീകരിച്ചിരിക്കുകയെന്ന് നമുക്ക് നിംശയം പറയാം. വടികൊണ്ട് കൊട്ടേണ്ടിവരും, സ്വതന്ത്രന് സൂചനമതിയാകും. ( ) എന്നൊരു ഉപമാവാക്യമുണ്ട്. സുലൈമാൻ നബി (അ)ന് സിദ്ധിച്ച ഐഹികമായ അനുഗ്രഹങ്ങളെപറ്റി പ്രസ്താവിച്ചശേഷം, അദ്ദേഹത്തിന് അല്ലാഹുവിങ്കലും പരലോകത്തും വെച്ചുമുള്ള ഉൽകൃഷ്ട സ്ഥാനപദവികളെപ്പറ്റിയാണ് അവസാനത്തെ വചനം. അല്ലാഹുവിങ്കൽ സാമീപ്യസ്ഥാനം ലഭിക്കുക; പരലോകത്ത് ഏറ്റവും നല്ല പര്യവസാനവും ലഭിക്കുക! ഇതിനപ്പുറം സൽഭാഗ്യം മറ്റെന്തുണ്ട്?! അടുത്ത ആയത്തുകളിൽ അയ്യൂബ് നബി (അ)ക്ക് ബാധിച്ച ചില പരീക്ഷണങ്ങളെയും, അതിന്റെ പര്യവസാനത്തെയും കുറിച്ച് പ്രസ്താവിക്കുന്നു. വിഭാഗം - 4
38:41–43وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ
ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ
وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ
(41) നമ്മുടെ അടിയാൻ അയ്യൂബി നെയും ഓർക്കുക. അതായത്, അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച (പ്രാർത്ഥിച്ച) പ്പോൾ; നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു എന്ന് ; (42) (നാം ഉത്തരം നൽകി:) നീ നിന്റെ കാലുകൊണ്ട് കൊട്ടുക; ഇതാ, തണുത്ത സ്നാനജലവും, (43) അദ്ദേഹത്തിന് തന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്ര(വേറെ)യും നാം പ്രദാനം ചെയ്യുകയും ചെയ്തു;- നമ്മുടെ പക്കൽനിന്നുള്ള ഒരു (പ്രത്യേക ) കാരുണ്യവും, ബുദ്ധിമാന്മാർക്ക് ഒരു സ്മരണ യുമായിട്ടത്രെ (അങ്ങിനെ ചെയ്തത്). (41) ഓർക്കുക (പ്രസ്താവിക്കുക, പറയുക)യും ചെയ്യുക നമ്മുടെ അടിയാനെ അയ്യൂബിനെ അദ്ദേഹം വിളിച്ച സന്ദർഭം തന്റെ രക്ഷിതാവിനെ നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നുവെന്ന് പിശാച് അവശത(ക്ഷീണം, വിഷമം)യുമായി പീഢനവും, യാതനവും, ശിക്ഷയും. (42) തട്ടുക, കൊട്ടുക, ചാടുക നിന്റെ കാലുകൊണ്ട് ഇതാ സ്നാനജലം, കുളിക്കാനുള്ള വക തണുത്ത, കുളുർത്ത പാനീയവും, കുടിക്കാനുള്ളതും. (43) നാം പ്രദാനം ചെയ്യുകയും ചെയ്തു അദ്ദേഹത്തിന് തന്റെ സ്വന്തക്കാരെ, വീട്ടുകാരെ അവരുടെ അത്രയും അവരോടുകൂടി കാരുണ്യമായിട്ട്, കാരുണ്യത്തിന് നമ്മുടെ പക്കൽനിന്നുള്ള സ്മരണയായും (പാഠത്തിനും) ബുദ്ധിമാന്മാർക്ക് സംഭവങ്ങൾ വളരെ ചുരുക്കുകയും, അവയിലടങ്ങിയ പാഠങ്ങൾക്ക് പ്രാധാന്യം കൽപിക്കുകയും ചെയ്യുക പതിവാണ്. അയ്യൂബ് നബി (അ)ന് ബാധിച്ച ആപത്തിന്റെ വിശദവിവരം ഇവിടെയാകട്ടെ, അതിനെപ്പറ്റി പ്രസ്താവിക്കുന്ന മറ്റൊരദ്ധ്യായമായ സൂ: പ്രസ്താവിക്കപ്പെട്ടിട്ടില്ല. പല രിവായത്തുകളും ഇവിടെ ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും, അവ മിക്കതും അതിശയോക്തി നിറഞ്ഞതും, തെളിവിന്റെ പിൻബലമില്ലാത്തതുമാകുന്നു. ഒട്ടുമുക്കാലും വേദക്കാരിൽനിന്ന് പകർത്തപ്പെട്ടവയുമാണ്. കൂട്ടത്തിൽവെച്ച് ഏറ്റവും ബലപ്പെട്ട രിവായത്ത് എന്ന് ഇമാം അസ്ക്വലാനീ (റ) ചൂണ്ടിക്കാട്ടുകയും, ഇബ്നുജരീർ (റ), ഇബ്നു കഥീർ (റ) മുതലായവർ അനസ് (റ) പറഞ്ഞതായി ഉദ്ധരിക്കുകയും ചെയ്യുന്ന ഒരു രിവായത്താകുന്നു. അതിന്റെ സാരം ഇതാണ്: "അയ്യൂബ് നബി (അ) പതിമൂന്ന് കൊല്ലം പരീക്ഷിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ സഹോദരങ്ങളായ രണ്ടു പേരല്ലാത്ത അടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളുമല്ലാം അദ്ദേഹത്തെ കയ്യൊഴിച്ചു. ഈ രണ്ട് പേര് അദ്ദേഹത്തിന്റെ അടുക്കൽ വന്നും പോയും കൊണ്ടിരുന്നു. ഒരാൾ മറ്റവനോട് പറഞ്ഞു: ഇദ്ദേഹം ഏതെങ്കിലും ഒരു മഹാപാപം ചെയ്തിരിക്കണം. ഇല്ലെങ്കിൽ ഈ ആപത്ത് വിട്ടുപോകേണ്ടതായിരുന്നു. വിവരം അയ്യൂബ് നബി (അ) അറിഞ്ഞു. അദ്ദേഹം വ്യസനപ്പെട്ട് പ്രാർത്ഥിച്ചു. അദ്ദേഹം (മലമൂത്രവിസർജ്ജനത്തിന്റെ) ആവശ്യാർത്ഥം ഭാര്യയുടെ കൈപിടിച്ച് വെളിയിൽ പോകയുണ്ടായി. അത് കഴിഞ്ഞശേഷം ആ സ്ത്രീ വന്നെത്തുവാൻ താമസിച്ചു. ആ അവസരത്തിൽ, ഭൂമിയിൽ കാലുകൊട്ടുവാൻ അല്ലാഹു അദ്ദേഹത്തിന് വഹ്യ് നൽകി. കാൽ കൊട്ടിയപ്പോൾ ഒരു ഉറവ് പൊന്തി, അദ്ദേഹം അതിൽനിന്ന് കുളിച്ചു. അങ്ങിനെ അദ്ദേഹം സുഖംപ്രാപിച്ച് മടങ്ങിപ്പോന്നു. ഭാര്യ വന്ന് നോക്കുമ്പോൾ അദ്ദേഹത്തെ കണ്ടിട്ട് അറിഞ്ഞില്ല. അയ്യൂബ് നബി (അ)നെപ്പറ്റി അദ്ദേഹത്തോടുതന്നെ അന്വേഷിച്ചു. അയ്യൂബ് ഞാൻതന്നെ എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രണ്ട് കളങ്ങൾ (ധാന്യങ്ങൾ കൊയ്തു ശേഖരിക്കുന്ന സ്ഥലങ്ങൾ) ഉണ്ടായിരുന്നു. ഒന്ന് നല്ല ഗോതമ്പത്തിന്റേതും "ഫത്ഹുൽ ബാരി'യിൽ പതിമൂന്ന് ( ) എന്നും മറ്റും ചിലതിൽ പതിനെട്ട് ( ള്ളുളസ്ലിഞ്ഞിഗ ള്ളുളസ്ലിഞ്ഞിഗ ള്ളുളസ്ലിഞ്ഞിഗ ള്ളുളസ്ലിഞ്ഞിഗ ള്ളുളസ്ലിഞ്ഞിഗ ) എന്നും കാണുന്നു. രണ്ടിലൊന്ന് അക്ഷരപ്പിഴവായിരിക്കാം. (യവ)ത്തിന്റേതും. അല്ലാഹു മേഘത്തെ അയച്ച് ആദ്യത്തേതിൽ സ്വർണവും, മറ്റേതിൽ വെള്ളിയും വർഷിപ്പിച്ചു. ( ) തക്കവിധം മഴ വർഷിക്കുകയും, ധാന്യം അതിസമൃദ്ധിയായി ഉൽപാദിപ്പിക്കുകയും ചെയ്തുവെന്നായിരിക്കും സ്വർണവും വെ ള്ളിയും വർഷിച്ചുവെന്നും പറഞ്ഞി രിക്കുന്നതിന്റെ താൽപര്യം അയ്യൂബ് നബി (അ)ന്റെ രോഗമെന്തായിരുന്നുവെന്ന് ഈ രിവായത്തിലും പറയുന്നില്ല. ഏതായാലും, അദ്ദേഹത്തിന്റെ ശരീരത്തിലും, സ്വത്തിലും വളരെ കഷ്ടനഷ്ടങ്ങൾ ബാധിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ സ്വന്തക്കാർ പോലും അദ്ദേഹത്തെ ഉപേക്ഷിക്കുകയുണ്ടായെന്നും രിവായത്തുകളിൽനിന്ന് മാത്രമല്ല, പ്രസ്താവനകളിൽനിന്നും നല്ലപോലെ മനിലാക്കുവാൻ കഴിയും. ആപത്തിന്റെ കാഠിന്യംനിമിത്തം, തന്റെ നിലപാടിനുയോജിച്ചതല്ലാത്ത വല്ല മനോവികാരവും തന്നിൽ ഉണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടോ, ചീത്ത കാര്യങ്ങളെ പിശാചുമായി ബന്ധപ്പെടുത്തിപ്പറയാറുള്ള പതിവനുസരിച്ചോ ആയിരിക്കാം പിശാച് ( ) എന്ന് അദ്ദേഹം പറഞ്ഞത്. സൂ: ഈ സ്ഥാനത്ത് എനിക്ക് കഷ്ടത ബാധിച്ചിരിക്കുന്നു ( ഞ്ചേക്കേ )എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ പിശാചിന്റെ ദുർബോധനങ്ങൾക്ക് അദ്ദേഹം വശംവദനായെന്ന് ഇതിനർത്ഥമില്ല. അടുത്ത വചനത്തിൽ, അദ്ദേഹം പരീക്ഷണത്തിൽ വരിച്ച ക്ഷമയെക്കുറിച്ചും മറ്റും അല്ലാഹു അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളത് നോക്കുക! ആ വാക്യങ്ങൾ ഇതിന് മതിയായ തെളിവാകുന്നു. ഈ സംഭവകഥയെപ്പറ്റി സൂ: 83,84- എന്നീ ആയത്തുകളുടെ വിവരണത്തിൽ നാം വിവരിച്ചിട്ടുള്ളത് ഇവിടെ ഓർക്കുന്നത് നന്നായിരിക്കും. രോഗശമനത്തിനുവേണ്ടി അല്ലാഹു അയ്യൂബ് നബി (അ)ന് വഹ്യ് നൽകിയത് നിലത്ത് കാൽ കൊട്ടുവാനും, അപ്പോൾ പ്രത്യക്ഷപ്പെടുന്ന തണുത്തവെള്ളത്തിൽനിന്ന് കുളിക്കുവാനും കുടിക്കുവാനുമായിരുന്നു. ആ വെള്ളത്തിൽ അടങ്ങിയ രഹസ്യം എന്താ ണെന്ന് അല്ലാഹുവിനറിയാം. ചിലർ പറയാറുള്ളതുപോലെ; അദ്ദേഹത്തിന്റെ രോഗം ചർമരോഗമോ മറ്റോ അയിരിക്കാമെന്നും, ആ വെള്ളത്തിൽ ഗന്ധകഗുണം പോലെയുള്ള വല്ല ഔഷധവീര്യവും കലർന്നിരിക്കാം എന്നോ നിശ്ചയിക്കുവാൻ യാതൊരു തെളിവു മില്ല. അതുപോലെത്തന്നെ മറ്റുചിലർ, എന്ന വാക്കിന് നീ നിന്റെ കാൽ നിന്റെ കുതിരയെ അർത്ഥം കൽപിക്കുകയും, അതിന് ഇങ്ങിനെ വിവക്ഷ നൽകുകയും ചെയ്തുകാണുന്നു: അദ്ദേഹം ശത്രുക്കളുടെ അക്രമങ്ങളിൽപ്പെട്ട് എവിടെയോ പെട്ടിരിക്കാം, അവിടെനിന്ന് കുതിരയെ ഓടിച്ചുകൊണ്ട്-അല്ലെങ്കിൽ കുറെ ദൂരം നടന്നുകൊണ്ട്വല്ല വെള്ളസ്ഥലത്തും പോയി തണുത്ത വെള്ളത്തിൽ ഒന്ന് കുളിച്ചാൽ ശത്രുകളിൽനിന്ന് ഏറ്റ പരിക്കുകൾ തീർക്കാം. ഇതാണ് ആ വ്യാഖ്യാനം. ശത്രുക്കളിൽനിന്ന് ഏൽക്കുന്ന പരിക്കുകൾ കുളിച്ചതുകൊണ്ട് സുഖപ്പെടുന്നതെങ്ങിനെയാണെന്ന് നമുക്ക് മനിലാകുന്നില്ല. വാസ്തവത്തിൽ, കാല് കൊട്ടുവാനും കുളിക്കുവാനും കൽപിച്ചതും, അതുമൂലം രോഗശമനം വരുന്നതും അയ്യൂബ് നബി (അ)ന് അല്ലാഹു നൽകിയ ഒരു പ്രത്യേക അനുഗ്രഹമായിരുന്നുവെ ന്നാണ് പ്രസ്താവനയിൽനിന്ന് മനിലാക്കുന്നത്. ഈ വസ്തുത സ്വീക രിക്കുവാൻ തയ്യാറില്ലാത്തവർ സംഭവത്തിന് തികച്ചും സർവ്വസാധാരണത്വം നൽകു വാൻവേണ്ടി ചെയ്ത ചില ശ്രമങ്ങൾ എന്ന് മാത്രമേ ഈ അഭിപ്രായങ്ങളെപ്പറ്റി പറയു കുതിരയെ അർത്ഥം ആ വാക്കിന് കൽപിക്കുവാൻ ന്യായം കാണുന്നില്ല. കാരണം, എന്നാൽ കാൽ കാൽ ഇളക്കുക എന്നും എന്നും അർത്ഥമുണ്ട്. കുതിരയെ കാലുകൊണ്ടു കൊട്ടി) എന്ന് കുതിരയെ കർമ മാക്കിക്കൊണ്ട് പറഞ്ഞിരുന്നുവെങ്കിൽ അതിന് കുതിര ഓടിച്ചു പോകുക എന്ന് അർത്ഥം കൽപിക്കാമായിരുന്നു. പക്ഷേ, കുതിരയെപ്പറ്റി - ഇവർ എന്തോ സങ്കൽപിച്ചതല്ലാതെ - സൂചിപ്പിച്ചിട്ടുപോലുമില്ല. കാൽ ഇളക്കി കുറെ ദൂരം നടന്നുപോകുക എന്ന് അർത്ഥം കൽപിക്കുവാനും വഴി കാണുന്നി ല്ല. കാരണം, തൊട്ട വാക്യം (ഇതാ തണുത്ത സ്നാന ജലവും പാനീയ വും) എന്നാണല്ലോ. ഏിന്മിഴ (ഹാദാ) എന്ന വാക്ക് അടുത്തുള്ളതിനെ ചൂണ്ടിപറയുവാനു ള്ളതാണെന്ന് പരക്കെ അറിയപ്പെട്ടതുമാണ്. എനി, കാൽ ഇളകി ഓടുക എന്ന് അതിന് അർത്ഥം കൊടുക്കാമെന്ന് സമ്മതിക്കുക: ഇവരുടെ സങ്കൽപ പ്രകാരം ശത്രുക്കളിൽനിന്ന് പരിക്കേറ്റ് വിഷമിച്ചുകൊണ്ടിരിക്കുകയാണ് അയ്യൂബ് നബി (അ). എന്നിരിക്കെ, അദ്ദേഹത്തോട് കുറെ ദൂരം ഓടാൻ പറയുന്നത് എത്രമാത്രം ഉചിതമായി രിക്കും? ആലോചിച്ചുനോക്കുക! ചുരുക്കിപറഞ്ഞാൽ, ഒരു ഉദ്ദേശ്യം ആദ്യം മനസിൽവെ ച്ചുകൊണ്ട് അതിനനുസരിച്ച് വാക്യത്തിന് അർത്ഥം കൽപിക്കുന്നത് നന്ന ല്ല. വളരെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുവെങ്കിലും, അല്ലാഹു അയ്യൂബ് നബി (അ)ന്റെ പ്രാർത്ഥന സ്വീകരിക്കുകയും, അദ്ദേഹത്തിന് കരുണ ചെയ്യുകയും ചെയ്തു. അദ്ദേ ഹത്തെ വിട്ടകന്നുപോയ കുടുംബങ്ങളെയും, ബന്ധുക്കളെയും അല്ലാഹു അദ്ദേഹത്തി ലേക്ക് തിരിച്ചുവരുത്തുകയും, അവർ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതി നെ, അദ്ദേഹത്തിന് കൂടുതൽ സന്തുഷ്ടമായ നിലപാടും, ക്ഷേമ ഐശ്വര്യങ്ങളും കൈവ ന്നു. ഇത് അല്ലാഹു അദ്ദേഹത്തിന് ചെയ്തുകൊടുത്ത വമ്പിച്ച ഒരു അനുഗ്രഹമാണ്. അതോടൊപ്പം ഇങ്ങിനെയുള്ള പരീക്ഷണ ഘട്ടങ്ങൾ നേരിടുന്ന അവസരങ്ങളിൽക്ഷ മയും സഹനവും, കൈക്കൊള്ളുകയും, അല്ലാഹുവിൽ അർപ്പിക്കുകയും ചെയ്യേണ്ടതി ന്ബുദ്ധിമാന്മാർക്ക് ഒരു നല്ല പാഠവുംകൂടിയാകുന്നു. അല്ലാഹു അയ്യൂബ് നബി (അ) നോട് തുടർന്ന് പറയുന്നു:-
38:44وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ
(44) നീ ഒരു പിടിപുല്ല് (അഥവാ ചുള്ളിത്തണ്ട്)നിന്റെ കയ്യിലെടുക്കു ക; എന്നിട്ട് അതുകൊണ്ട് അടിക്കു കയും ശപഥം ലംഘിക്കാതിരിക്കു കയും നിശ്ചയമായും അദ്ദേഹത്തെ ക്ഷമിക്കുന്നവനായി നാം കണ്ടെത്തിയിരിക്കുന്നു. വളരെ നല്ല അടിയാൻ! നിശ്ചയമായും അദ്ദേ ഹം, വളരെ മടക്കമുള്ള (പശ്ചാത്ത പിക്കുന്ന) ആളാകുന്നു. (44) ഒരുപിടി പുല്ല്, വാസനചെടി, ചുള്ളിത്തണ്ട് എന്നിട്ട് അതുകൊണ്ട് അടി ക്കുക നീ ശപഥം (സത്യം)ലംഘിക്കരുത്, തെറ്റുചെയ്യരുത് നിശ്ചയമായും ഞാൻ അദ്ദേഹത്തെ കണ്ടെത്തി ക്ഷമിക്കുന്നവനായിട്ട് വളരെ നന്നാ യി ട്ടുണ്ട് (ആ) അടിയാൻ നിശ്ചയമായും അവൻ മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്. അയ്യൂബ് നബി (അ)നെ സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തിരുന്ന തന്റെ ഭാര്യയുടെ പക്കൽ എന്തോ ഒരു വീഴ്ച പറ്റി, കോപം നിമിത്തമോ മറ്റോ അദ്ദേഹം ആ സ്ത്രീയെ നൂറ് അടി അടിക്കുമെന്ന് ശപഥം ചെയ്തു. ഈ ശപഥം കേവലം ഒരു നല്ല ശപഥമല്ലായിരുന്നു. കാരണം അതിനുമാത്രം അവൾ തെറ്റ് ചെയ്തിരുന്നില്ല. അതു കൊണ്ട് ആ ശപഥം നാമമാത്രമായി നിറവേറ്റിയാൽ മതിയെന്ന് അല്ലാഹു അദ്ദേഹ ത്തിന് നിർദ്ദേശം നൽകി. അതായത്, നൂറ് എണ്ണം വരുന്ന ഒരു പിടി പുല്ലെടുത്ത്-അ ല്ലെങ്കിൽ അവളെ ഒന്ന് അടിക്കുവാനും, അങ്ങിനെ ആ സത്യം, പാലിക്കുവാനും അദ്ദേഹത്തോട് അല്ലാഹു കൽപിച്ചു. അതുവഴി, പ്രത്യ ക്ഷത്തിൽ ആ ശപഥം നിറവേറുന്നതോടൊപ്പം നിരപരാധിനിയായ ആ സ്ത്രീ ശിക്ഷ യിൽനിന്ന് ഒഴിവാകുകയും ചെയ്തു. ഇങ്ങിനെയാണ് പൊതുവിൽ വ്യാഖ്യാ താക്കൾ ഇവിടെ പ്രസ്തവിക്കുന്നത്. വാസ്തവം അല്ലാഹുവിനറിയാം, വ്യാഖ്യാതാക്കളുടെ ഈ പ്രസ്താവന അയുക്തികമാണെന്നും, നൂറടി അടിക്കുമെന്ന ശപഥം അതുകൊണ്ട് നിറവേറുകയില്ലെന്നും, നിറവേറുമെന്ന് പറയു ന്നത് കേവലം ഒരു ഉപായം മാത്രമാണെന്നും, ഇങ്ങിനെ ഒരു ഉപായം കൊണ്ട് തൃപ്തി പ്പെടുവാൻ ഒരു പ്രവാചകനോട് അല്ലാഹു കൽപിക്കയില്ലെന്നും ചിലർ പരിഹാസപൂർവ്വം പറഞ്ഞുകാണുന്നു. നൂറ് ദരിദ്രന്മാർക്ക് ഭക്ഷണം കൊടുക്കുമെന്ന് നേർച്ചയാക്കിയാൽ ഓരോരുത്തർക്കും ഓരോ നുള്ള് ഭക്ഷണംവീതം കൊടുക്കുന്നതിന് സമമാണിതെന്നും അവർ പറയുന്നു. കേട്ടമാത്രയിൽ ഈ പറഞ്ഞത് ശരിയാണെന്ന് തോന്നാമെങ്കിലും, കുറച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ ഇതിന് വലിയ കഴമ്പൊന്നുമില്ലെന്ന് കാണാം. ഒന്നാമതായി ഭക്ഷണം കൊടുക്കുവാനുള്ള നേർച്ചയും, അടിക്കുവാനുള്ള ശപഥവും ഒരു പോലെയല്ല. കാരണം, ഭക്ഷണദാനം സ്വതവേ പുണ്യകർമമാണ്, നേർച്ച അതിനെ നിർബന്ധമാക്കി എന്നുമാത്രം. അടി അങ്ങിനെയല്ല. അത് പ്രത്യേക കാരണമില്ലെങ്കിൽ അക്രമമാണ്. ശപഥം മുഖേന അത് ചെയ്യേണ്ടിവന്നു എന്നുമാത്രം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നേർച്ചകളെല്ലാം ആരാധനയിൽ പെട്ടതാണ്. ശപഥത്തിൽ നല്ലതും ചീത്തയും ഉണ്ടാവും. പലപ്പോഴും ശപഥത്തിന്റെ ഉഗ്ഗവം വികാരത്തിൽനിന്നായിരിക്കും. അതുകൊണ്ടാണ് മനഃപൂർവ്വമല്ലാത്ത ശപഥങ്ങളിൽ അല്ലാഹു പിടികൂടുകയില്ല ( ) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതും. നേർച്ച യിൽ ഇങ്ങിനെമനഃപൂർവ്വമെന്നും വിഭജനമില്ല. അതു കൊണ്ടാണ് നബി ˜ ഇങ്ങിനെ പറയുന്നതും: നീ ഒരു കാര്യം സത്യം ചെയ്തു പറ ഞ്ഞിട്ട് അതിനെക്കാൾ ഉത്തമമായത് മറ്റൊന്നായിരുന്നുവെന്നുകണ്ടാൽ, നീ നിന്റെ ശപ ഥത്തിന് പ്രായശ്ചിത്തം കൊടുക്കുകയും, ആ ഉത്തമമായതേതോ അത് ചെയ്യു പത്ത് സാധുക്കൾക്ക് ഭക്ഷണമോ, വസ്ത്രമോ കൊടുക്കുക, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുക, സാധിക്കാത്തപക്ഷം മൂന്ന് നോമ്പ് നോൽക്കുക. ഇതാണ് ശപഥം പിഴപ്പിക്കുന്നതിന്റെ പ്രായശ്ചിത്തം. കയും ചെയ്യുക.! (ബൂ: മു.) ഈ നിയമമനുസരിച്ചായിരുന്നു (റ)യെപ്പറ്റി ദൂഷ്യാ രോപണം നടത്തിയ സംഭവത്തിൽ പങ്കുണ്ടായിരുന്നുവെന്നതിന്റെ പേരിൽ മിസ്ത്തഹ് (റ)ന് നൽകപ്പെട്ടുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ മേലിൽ തുടരുക യില്ലെന്ന് അബൂബ ക്ർ (റ) സത്യം ചെയ്തതിൽനിന്ന് അദ്ദേഹം പിൻമാറിയത്. ചുരുക്കിപറഞ്ഞാൽ, അയ്യൂബ് നബി (അ)ന്റെ ശപഥം അപ്പടി നിറവേറ്റുന്നത് ഒരു നല്ല കാര്യമായിരുന്നില്ല. അതുകൊണ്ട് അത് അപ്പടി നിറവേറ്റരുതെന്ന് അല്ലാഹു ചൂണ്ടി ക്കാട്ടി. അതേസമയത്ത് ദോഷരഹിതമായ വിധത്തിൽ നാമമാത്രമായിട്ടെങ്കിലും അത് നിറവേറ്റുവാൻ സാധിക്കുന്ന ഒരു രൂപം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു ശപഥം യഥാ വിധി പ്രാവർത്തികമാക്കുന്നത് ദോഷഹേതുകമായിരിക്കുകയും, പ്രത്യക്ഷത്തിൽ അത് പാലിച്ച് കടമ തീർക്കുമാറുള്ള ഒരു ലഘുരൂപം അതിനുണ്ടായിരിക്കുകയും ചെയ്താൽ, ഈ നയം സ്വീകരിക്കുന്നത് ഒരു ഉപായമോ കുറുക്കുവഴിയോ ആകുന്നതല്ല. നേരേമ റിച്ച് നിയമദൃഷ്ട്യാ ശപഥം പാലിക്കുന്നതോടൊപ്പം ശപഥത്തിൽ അടങ്ങിയദോഷം സംഭ വിക്കാതിരിക്കുകയും ചെയ്യുന്നു. ആകയാൽ, വല്ലപ്പോഴും ഒരാൾ മറ്റൊരാളെ അടിക്കു മെന്നോ മറ്റോ ഒരു ശപഥം ചെയ്തുപോയാൽ-അയാൾക്ക് ഉപദ്രവകരമല്ലാത്തവിധം ആ ശപഥം നിറവേറ്റാൻ ചെയ്യേണ്ടതും, അങ്ങിനെ, ആ ശപഥത്തിന്റെ ബാഹ്യമായ കടമ നിർവഹിച്ചുകൊണ്ട് അതിന്റെ ദോഷവശത്തിൽനിന്ന് ഒഴിവാകേണ്ടതുമാണെന്ന് അയ്യൂബ് നബി (അ)യുടെ ഈ സംഭവത്തിൽനിന്ന് മനി ലാക്കാം. അങ്ങനെ ഒരു നയം സ്വീകരിക്കാൻ മാർഗമില്ലെങ്കിൽ നിശ്ചയമായും ആ ശപഥം ഒട്ടും നിറവേറ്റേണ്ടതില്ലെന്നും,-ഹദീഥിൽ പറഞ്ഞതുപോലെപ്രായശ്ചിത്തം ചെയ്തു കൂടുതൽ നല്ലതേതോ അത് ചെയ്യുകയാണ് വേണ്ടതെന്നും വ്യക്തമാണ്. മേൽ വിവരി ച്ചതിൽനിന്ന്വിമർശകന്മാർ നോട്ടം ഹൃദയ ങ്ങളിലേക്കാണ്, ബാഹ്യകർമങ്ങളിലേക്കല്ല എന്ന തത്വത്തിന് ഈ സംഭവം എതിരല്ലെ ന്നും, നേരെമറിച്ച് അതിന് അനുയോജ്യമായത് തന്നെയാണെന്നും മനിലാക്കാവുന്ന താണ്. ഇത്രയും പറഞ്ഞതുകൊണ്ട് അയ്യൂബ് നബി (അ)ന്റെ ഈ സംഭവം അപ്രകാരം തന്നെയാണ് സംഭവിച്ചതെന്ന് നാം ഉറപ്പിക്കുന്നുവെന്ന് ധരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ സംഭവിച്ചതെന്തായിരുന്നു അല്ലാഹുവിനറിയാം. സംഭവത്തിന്റെ രൂപത്തിൽ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നതിനെ അപ്പടി പരിഹാസപൂർവം തള്ളിക്കള യുവാൻവേണ്ടി വിമർശകന്മാർ പറയുന്ന ന്യായങ്ങൾ ശരിയല്ലെന്ന് ഉണർത്തുകമാത്ര മാണിവിടെ നമ്മുടെ ഉദ്ദേശ്യം. എന്നവാക്കിന് ശപഥം ലംഘിക്കരുത് എന്നുമാത്രമല്ല, 23നീ തെറ്റ് ചെയ്യരുത് എന്നും അർത്ഥം വരുമെന്നത് ശരിയാണ്.പക്ഷേ, ഒരുപിടി പുല്ല് കയ്യിലെടുത്ത് അതുകൊണ്ട് അടിക്കുക എന്നുള്ള കൽപനയും ഈ വാക്കർത്ഥവും തമ്മിൽ യാതൊരു ബന്ധവും കാണുന്നില്ലെന്നുകൂടി ആലോചിക്കേണ്ട തുണ്ട്. പക്ഷേ, പുല്ലുകൊണ്ട് അടിക്കുവാൻ കൽപിച്ചത് ഭാര്യയെയാണെന്നും ഭാര്യയെ നൂറ് അദ്ദേഹം ശപഥം ചെയ്തിരുന്നുവെന്നും ഹദീ ഥിലോ കാണുന്നില്ല. വ്യാഖ്യാതാക്കൾ പ്രസ്താവിച്ച് കാണുന്നത് മാത്ര മാണ് ഇതിൽ നമ്മുടെ അവലംബം. അതുകൊണ്ടാണ്, സംഭവം അങ്ങിനെയായിരിക്കു മെന്ന് നാം ഉറപ്പിച്ചുപറയാത്തതും. ആപത്തുകളിലും, പരീക്ഷണങ്ങളിലും, അയ്യൂബ് നബി (അ) പ്രദർശിപ്പിച്ച ക്ഷമ യും, അദ്ദേഹം കൈക്കൊണ്ട നിലപാടും എന്തായിരുന്നുവെന്നും, ഈ പരീക്ഷണം അദ്ദേഹത്തിന് അല്ലാഹുവിങ്കലുള്ള സ്ഥാനം ഉന്നതമായിത്തീരുവാൻ എത്രമാത്രം കാര ണമായെന്നും കാണിക്കുന്ന ഒരു മഹത്തായ സാക്ഷിപത്രമാണ് ഒടുവിലത്തെ വാക്യം. ( ) അതെ, അദ്ദേഹത്തെ നാം ക്ഷമിക്കുന്നവനായി കണ്ടു; വളരെ ന ല്ല അടിയാനാണ്; വളരെ മടക്കമുള്ള ആളാണ് എന്നൊക്കെ!
38:45–48وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ
إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ
وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ
Passage continues through verse 38:48.
(45) നമ്മുടെ അടിയാന്മാരെ യും - അതായത് കരബലവും (ദീർഘ) ദൃഷ്ടിയുമുള്ള (അഥവാ കർമധീര തയും ഉൾക്കാഴ്ചയുമുള്ള) ഇബ്റാഹീ മിനെയും, ഇസ്ഹാക്വിനെയും, - ഓർക്കുക. (46) നിഷ്കളങ്കമായ (അഥവാ പരിപാവനമായ) ഒരു കാര്യംകൊണ്ട് അവരെ നാം സംശുദ്ധമാക്കിയിരി ക്കുന്നു; അതായത്, (പരലോക) ഭവ നത്തിന്റെ സ്മരണ(കൊണ്ട്)! (47) നിശ്ചയമായും അവർ, നമ്മുടെ അടുക്കൽ, തിരഞ്ഞെടുക്ക പ്പെട്ട ഉത്തമന്മാരിൽ പെട്ടവരുമത്രെ. (48) ദുൽകിഫ്ലി നെയും ഓർക്കുക. എല്ലാവരുംതന്നെ ഉത്തമന്മാരിൽ പെട്ടവരാകുന്നു. (45) ഓർക്കുക (പ്രസ്താവിക്കുക)യും ചെയ്യുക നമ്മുടെ അടിയാ ന്മാരെ ഇബ്റാഹീമിനെ ഇസ്ഹാക്വിനെയും നെയും കൈകൾ (കരബലം) ഉള്ള കണ്ണുകളും, കാഴ്ചകളും (ദീർഘദൃഷ്ടിയും) (46) നിശ്ചയമായും നാമവരെ ശുദ്ധമാക്കി, നിഷ്കള ങ്കമാക്കി, പ്രത്യേകിപ്പിച്ചു ഒരു നിഷ്കളങ്കമായ (ശുദ്ധമായ, പരിപാവനമായ) കാര്യംകൊണ്ട് (ആ) ഭവനത്തിന്റെ സ്മരണമാകുന്നു (47) നിശ്ചയ മായും അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട (തെളിയി ച്ചെടുക്കപ്പെട്ട)വരിൽ പെട്ടവരാകുന്നു ഉത്തമന്മാരായ, ശ്രേഷ്ഠരായ ധ 4 8 പ ഓർക്കുക, പ്രസ്താവിക്കുക നെയും ദുൽകിഫ്ലിനെയും എല്ലാവരും ഉത്തമന്മാരിൽപെ ട്ടവരാകുന്നു. ചില പ്രവാചകന്മാരെക്കുറിച്ച് ചില പ്രത്യേക വിഷയങ്ങൾ എടുത്തുപറഞ്ഞ് ഓർമി പ്പിച്ചശേഷം, മറ്റു ചിലരെക്കുറിച്ച് സാമാന്യമായ ഒരു അനുസ്മരണയാണ് ഈ വചന ങ്ങളിലുള്ളത്. നബി (അ)നെപറ്റി ഇവിടെയെന്നപോലെ സൂ: 86 ലും പ്രസ്താവിച്ചിരിക്കുന്നു. ദുൽകിഫ്ൽ നബി (അ)നെപറ്റി സൂ: 85-ലും പറഞ്ഞിരിക്കുന്നു. നബിമാരുടെ കൂട്ടത്തിൽ പേര് പറയുകയല്ലാതെ വിശേഷിച്ചൊന്നും ഇവരെപറ്റി പ്രസ്താവിച്ചിട്ടില്ല. മറ്റുള്ളവരെപ്പറ്റി പലപ്പോഴും പ്രസ്താവി ക്കാറുള്ളതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നതിലാകട്ടെ, അവനെ ആരാധിക്കുന്നതിലാകട്ടെ യാതൊരു നീക്കുപോക്കും വരുത്താതെ കൃത്യനിഷ്ഠയോടും ധീരതയോടും കൂടി അവ നിർവ്വഹിക്കുമാറുള്ള കരുത്തും, ശക്തിയും, അവർക്കുണ്ടാ യിരുന്നു. മതവിജ്ഞാനങ്ങളിലും, ധാർമിക ചിന്തകളിലും വേണ്ടത്ര മനോദൃഷ്ടിയും, ദീർഘക്കാഴ്ചയും ഉണ്ടായിരുന്നു. ഇതാണ് (കരബലവും ദീർഘദൃ ഷ്ടിയുമുള്ളവർ) എന്ന വിശേഷണം കുറിക്കുന്നത്. പരലോകസ്മരണ-അഥവാ എല്ലാ കാര്യങ്ങളും പരലോകനന്മയെ മുൻനിർത്തിയും, പരലോകവിശ്വാസത്തിന്റെ അടിസ്ഥാ നത്തിലും ആയിരിക്കുക-എന്ന ആ പരിശുദ്ധവും, പരിപാവനവുമായ മഹൽഗുണമത്രെ അല്ലാഹു അവരെ ഇത്രയും ഉൽകൃഷ്ടരാക്കുവാൻ കാരണം. പാരത്രികബോധവും ദൈവവിശ്വാസവും മനുഷ്യരിൽ ഉണ്ടാക്കിത്തീർക്കുകയാണല്ലോ പ്രവാചകന്മാരുടെ ആഗ മനോദ്ദേശ്യം. (നിങ്ങൾ ഐഹിക വിഭവത്തെ ഉദ്ദേ ശിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെ ഉദ്ദേശിക്കുന്നു. (സൂ: അൻഫാൽ 67)
38:49–54هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ
جَنَّـٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ
مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ
Passage continues through verse 38:54.
(49) ഇതൊരു സ്മരണ (അ ഥവാ പ്രസ്താവന)യത്രെ. നിശ്ചയമാ യും, (സൂക്ഷിക്കുന്ന) ഭയഭക്ത ന്മാർക്ക് നല്ല മടക്ക സ്ഥാനമുണ്ട്. (50) അതായത്, അവർക്കു വേണ്ടി വാതിലുകൾ തുറന്നുവെക്ക പ്പെട്ടിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗ ങ്ങൾ!- (51) അതിൽ ചാരിയിരുന്നു കൊണ്ടായിരിക്കും (അവർ സുഖിക്കു ക) ധാരാളം (സുഖഭോജ്യങ്ങളായ) പഴങ്ങൾക്കും പാനീയത്തിനും അവർ അവിടത്തിൽ വിളിച്ച് (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും. (52) അവരുടെ അടുക്കൽ (ഇണയൊത്ത) സമ വയസ്കരായ, (പരദൃഷ്ടിവെക്കാതെ) കണ്ണ് നിയ ന്ത്രിക്കുന്ന സ്ത്രീകളും ഉണ്ടായിരി ക്കും. (53) (ഹേ, ഭയഭക്തന്മാരെ,) വിചാരണാദിവസത്തേക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് ഇത്! (54) നിശ്ചയമായും, അത് നമ്മുടെ വക (പാരിതോഷികമായി) നൽകുന്നതാണ്: യാതൊരു (വിധത്തി ലുള്ള) തീർന്നുപോക്കും അതിനുണ്ടാ കുന്നതല്ല. (49) ഇത് ഒരു സ്മരണ (കീർത്തി, പ്രസ്താവന)യാണ് ഭയഭ ക്തന്മാർക്ക് നിശ്ചയമായും ഉണ്ട് നല്ല മടക്കസ്ഥാനം (50) അതാ യത് സ്ഥിരവാസത്തിന്റെ സ്വർഗങ്ങൾ അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട വാതിലുകൾ (51) ചാരിയിരിക്കുന്നവരായിക്കൊണ്ട് അതിൽ അവർ വിളിക്കും, ആവശ്യപ്പെടും അതിൽ പഴവർഗത്തിന് സുഖഭോജ്യ ത്തിന് ധാരാളമായുള്ള പാനീയത്തിന് (52) അവരുടെ അടു ക്കലുണ്ടായിരിക്കും കണ്ണിനെ (ദൃഷ്ടിയെ) നിയന്ത്രിക്കുന്നവർ, ചുരു ക്കുന്നവർ സമവയസ്കരായ, ഇണയൊത്തവരായ (53) ഇത് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണ് വിചാരണ ദിവസത്തേക്ക് (54) നിശ്ചയമായും ഇത് നാം നൽകുന്നതാണ് (നമ്മുടെ വക ആഹാരമാണ്, പാരിതോഷികമാണ്) അതിന്നില്ല, ഉണ്ടാകുന്നതല്ല യാതൊരു തീർന്നു പോകലും (ഒട്ടും അവസാനിക്കൽ) സംസാരിച്ച് വന്നിരുന്ന വിഷയം അവസാനിപ്പിച്ചു മറ്റൊരു വിഷയത്തിലേക്ക് പ്രവേ ശിക്കുന്നതിനുള്ള ഒരു പീഠികയാണ് (ഇതൊരു സ്മരണയത്രെ) എന്ന വാക്യം എന്ന പദത്തിന് പ്രസ്താവന, സ്മരണ, ഉപദേശം, എന്നൊക്കെ അർത്ഥമു ണ്ട്. പല പ്രവാചകന്മാരെക്കുറിച്ചും ഇതുവരെ സംസാരിച്ചുവന്നത് ഒരു അനുസ്മരണം എന്ന നിലക്കാണ്. അല്ലെങ്കിൽ ഉപദേശമെന്ന നിലക്കാണ്, അതുമല്ലെങ്കിൽ, അവരുടെ കീർത്തിയും യോഗ്യതയും വിവരിച്ചതാണ് എന്നിങ്ങിനെ പല വ്യാഖ്യാനങ്ങളും ഈ വാക്യത്തിന്ന് നൽകപ്പെട്ടു കാണാം. അതെല്ലാം പ്രസ്തുത അർത്ഥങ്ങളെ ആധാരമാ ക്കിയാകുന്നു. ആ പ്രവാചകന്മാരുടെ കാൽപാടുകളെ അനുഗമിച്ചുകൊണ്ട് അല്ലാഹുവിന്റെ വിധി വിലക്കുകളെ അനുസരിച്ചു ജീവിക്കുന്ന ഭയഭക്തന്മാർക്ക് സിദ്ധിക്കുന്ന പാരത്രിക നേട്ട ങ്ങളെയാണ് ഈ വചനങ്ങൾ വിവരിച്ചത്. നേരെമറിച്ച് അല്ലാഹുവിനെയും, പ്രവാചക ന്മാരെയും ധിക്കരിച്ച് ജീവിക്കുന്ന കുറ്റവാളികൾക്ക് ല ഭിക്കുവാനിരിക്കുന്ന അനുഭവങ്ങ ളെപ്പറ്റി അടുത്ത വചനത്തിൽ വിവരിക്കുന്നു.
38:55–58هَٰذَاۚ وَإِنَّ لِلطَّـٰغِينَ لَشَرَّ مَـَٔابٖ
جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ
هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ
Passage continues through verse 38:58.
(55) ഇതാണ് (അവരുടെ നില). (അതേസമയത്ത്) ധിക്കാ രികൾക്ക് നിശ്ചയമായും മോശപ്പെട്ട മടക്കസ്ഥാനവും ഉണ്ടായിരിക്കും. (56) അതായത് ജഹന്നം (നരകം) അവരതിൽ കടന്നെരിയും. അപ്പോൾ, (ആ) വിരിപ്പ് വിതാനം എത്രയോ ചീത്ത!) (57) ഇതാണ് (ഇവർക്കുള്ള ത്); ആകയാൽ, ഇവരത് ആസ്വദിച്ചു കൊള്ളട്ടെ: (കൂടാതെ) അത്യുഷ്ണ ജലവും (ദുർഗന്ധത്തോടെ ഒഴുകി വരുന്ന) അതി ശൈത്യജലവും! (58) ഈ രൂപത്തിൽപെട്ട പല ഇനങ്ങൾ വേറെയും!! (55) ഇതാണ് (ഇങ്ങിനെയാണ്) നിശ്ചയമായും ധിക്കാരി (അതി ക്രമി)കൾക്കുണ്ട്താനും മോശപ്പെട്ട മടക്കസ്ഥാനം, പ്രാപ്യസ്ഥലം ധ 5 6 പ അതായത് ജഹന്നം അതിലവർ കടന്നെരിയും അപ്പോൾ (എന്നിരിക്കെ, അതിനാൽ) വളരെ ചീത്തയാണ് വിരിപ്പ്, വിതാനം (57) ഇതാണ് ആകയാൽ (അങ്ങനെ) അവരത് ആസ്വദിക്കട്ടെ ചുടുവെള്ളം, അത്യുഷ്ണ ജലം അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും ധ 5 8 പ വേറെയും അതിന്റെ രൂപത്തിൽ (ആകൃതിയിൽ)പെട്ട പല ഇനങ്ങൾ (ഇണകൾ) ദുർഗന്ധം വമിച്ചുകൊണ്ട് നരകവാസികളുടെ ശരീരങ്ങളിൽ നിന്നൊഴുകിയൊലി ക്കുന്നതും, തണുപ്പേറിയതുമായ ഒരുതരം വെള്ളമാണ് (ഗാക്വ്). ഇമാം അഹ്മദ് (റ) മുതലായവർ ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: ഒരു തൊട്ടി ഇഹലോകത്ത് ഒഴിക്കപ്പെടുന്നപക്ഷം ഇഹലോക ത്തുള്ളവർക്കെല്ലാം ദുർഗന്ധം വമിക്കുന്നതാണ്. നരകവാസികൾ ദാഹം അടക്കവയ്യാതെ വെള്ളത്തിനപേക്ഷിക്കുമ്പോൾ അവർക്ക് ലഭിക്കുന്നത് അതികഠിനമായ ഉഷ്ണജലമോ, അല്ലെങ്കിൽ അതിശൈത്യമായ പ്രസ്തുത ജലമോ ആയിരിക്കും. ഒന്ന് ഉഷ്ണാധിക്യം നിമിത്തമാണെങ്കിൽ, മറ്റേതും ശൈത്യാധിക്യവും ദുർഗന്ധവും നിമിത്തം കുടിച്ചിറക്കുവാൻ സാധ്യമല്ല. ഇതുപോലെ, വൈവിധ്യവും, വൈരുദ്ധ്യവും നിറഞ്ഞ മറ്റനേകം ശിക്ഷാവകുപ്പുകളും അവർ അനുഭവിക്കേണ്ടതായുണ്ട്. ല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ. നരകവാസികൾക്കിടയിൽ നടക്കുന്ന ചില രംഗങ്ങളെക്കുറിച്ചാണ് അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നത്:
38:59–60هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ
قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ
(59) ഇതാ നിങ്ങളോടൊപ്പം (നരകത്തിൽ) തിരക്കിക്കടന്നുവരുന്ന അവർക്ക് സ്വാഗതമില്ല! നിശ്ചയമായും അവർ നരകത്തിൽ കടന്നെരിയുന്നവരത്രെ. (60) അവർ ധ തിരക്കിക്കടന്നു വരുന്നവർ പ പറയും: പക്ഷേ, നിങ്ങളാണ് (സ്വാഗതം നൽകപ്പെടാ ത്തവർ);- നിങ്ങൾക്ക് സ്വാഗതമില്ല. നിങ്ങളത്രെ ഞങ്ങൾക്ക് ഇത് മുമ്പേവരുത്തിവെച്ചത്. അപ്പോൾ (ആ) പാർപ്പിടം എത്രയോചീത്ത (തന്നെ)! (59) ഇതാ ഒരു കൂട്ടം, സംഘം തിരക്കിവരുന്ന നിങ്ങളുടെ കൂടെ സ്വാഗതം (സ്വീകരണം) ഇല്ല അവർക്ക് നിശ്ചയമായും അവർ നരകത്തിൽ കടന്നെരിയുന്നവരാണ് (60) അവർ പറയും പക്ഷേ, എങ്കിലും നിങ്ങളാണ് നിങ്ങൾക്ക് സ്വാഗതമില്ല നിങ്ങൾ, നിങ്ങളത്രെ ഇത് മുമ്പ് വരുത്തിവെച്ചു ഞങ്ങൾക്ക് അപ്പോൾ (എന്നിരിക്കെ) വളരെ ചീത്ത, മോശമാണ് താവളം, പാർപ്പിടം ധിക്കാരവർഗത്തിലെ നേതാക്കൾ നരകത്തിൽ പ്രവേശിക്കുമ്പോൾ അവരൊന്നിച്ച് അവരുടെ അനുയായികളും കൂട്ടം കൂട്ടമായി നരകത്തിലേക്ക് വന്നുകൊണ്ടിരിക്കും. ഈ അവസരത്തിൽ നേതാക്കളോട്: ഇതാ നിങ്ങളൊന്നിച്ച് തിരക്കിക്കടന്നുവരുന്ന എന്ന് പറയപ്പെടും. അപ്പോൾ അവർ തങ്ങളുടെ അനുയായികളുടെ നേരെ സ്വീകരിക്കുന്ന നയമാണ്, അവർക്ക് സ്ലസച്ഛിങൃഞ്ചിലി ത്സ ) എന്ന വാക്ക് കാണിക്കുന്നത്. ഇഹത്തിൽ വെച്ച് അവർ പരസ്പരം സ്വാഗതം നൽകുകയും, കൂട്ടുകെട്ടിൽ വർത്തിക്കുകയും ചെയ്തിരുന്നുവെങ്കിലും, ഇപ്പോൾ അവർ തങ്ങൾക്കൊരു ശല്യവും, ശാപവുമായിട്ടാണിരിക്കുന്നത്. അങ്ങനെ, അവരുടെ നേരെയുള്ള അറപ്പും, വെറുപ്പും അവർ പ്രകടിപ്പിക്കുന്നു. പക്ഷേ, ഏതായാലും അവരും ഇവരെപ്പോലെ നരകത്തിൽ കടന്നെരിയുന്നവർതന്നെയാണ്. നേതാക്കളുടെ നേരെ നീതന്മാരും അവരുടെ വെറുപ്പും പ്രതിഷേധവും പ്രകടമാക്കും: ഞങ്ങളല്ലനിങ്ങളാണ്സ്വാഗതം നൽകപ്പെടാത്തവർ, നിങ്ങളാണല്ലോ ഇതെല്ലാം ഞങ്ങൾക്ക്
38:61–63قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ
وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ
أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ
(61) അവർ പറയും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇത് മുമ്പേവരുത്തി വെച്ചതാരോ അവന് നരകത്തിൽ ഇരട്ടിയായ ശിക്ഷ നീ വർദ്ധിപ്പി ക്കേണമേ!. (62) അവർ (പരസ്പരം) പ റ യും : ന ക്ക ന്താ ണ് , ദുർജ്ജനങ്ങളുടെ കൂട്ടത്തിൽ പെട്ടവരായി നാം എണ്ണിവന്നിരുന്ന ചില മനുഷ്യ ന്മാരെ (ഇവിടെ) (63) "നാം അവരെ (വൃഥാ) പരി ഹാസ്യമാക്കിത്തീർത്തുവോ?- അത ല്ല, അവരിൽ നിന്നും (നമ്മുടെ) ദൃഷ്ടി കൾ തെറ്റിപ്പോയിരിക്കുകയാണോ!?' (61) അവർപറയും ഞങ്ങളുടെ രക്ഷിതാവേ ആർ മുമ്പ് വരുത്തിവെച്ചുവോ ഞങ്ങൾക്ക് ഇത് എന്നാലവന്ന് നീ വർദ്ധിപ്പിക്കണേ ഇരട്ടിയായ ശിക്ഷ നരകത്തിൽ (62) അവർ പറയും ഞങ്ങൾക്കെന്താണ്, നമുക്കെന്തായി നാം (ഞങ്ങൾ) കാണുന്നില്ല ചില പുരുഷന്മാരെ (മനുഷ്യരെ) നാമവരെ എണ്ണിയിരുന്നു ദുർജ്ജനങ്ങളിൽപെട്ടവരായി (63) നാമവരെ ആക്കിയോ പരിഹാസ്യപാത്രം അതല്ല (അല്ലെങ്കിൽ) തെറ്റിപ്പോയോ അവരിൽനിന്ന് കാഴ്ചകൾ, ദൃഷ്ടികൾ അവിശ്വാസികളുടെ ദൃഷ്ടിയിൽ ദുർജ്ജനങ്ങളും, നിന്ദ്യരുമായി കരുതപ്പെട്ടിരുന്ന നല്ല മനുഷ്യന്മാരെ ചിലരെപ്പറ്റി അവർ തമ്മിൽതമ്മിൽ സംസാരിക്കുകയാണ്. നാമവരെ പരിഹസിച്ചുവെന്നത് കേവലം അബദ്ധമായിരിക്കുകയാണോ, അവർ വിജയികളായി നരകശിക്ഷകളിൽനിന്ന് രക്ഷപ്പെട്ടിരിക്കുകയാണോ? അതല്ല; നമുക്കവരെ കണ്ടെത്താൻ കഴിയാതെ വന്നതുകൊണ്ടാണോ ഇവിടെ കാണാത്തത്?! എന്നിങ്ങനെ അവർ പരസ്പരം ചോദിക്കുന്നു. ഇപ്പറഞ്ഞതെല്ലാം കേവലം ചില ഉപമാലങ്കാരങ്ങളോ, അതി ശയോക്തിയോ അല്ലതികച്ചും സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾതന്നെയാണ്-എന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു:
38:64إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ
(64) നിശ്ചയമായും അത്, യഥാർത്ഥം തന്നെ! (അതെ) നരക ക്കാരുടെ (ഇടയിൽ നടക്കുന്ന) കക്ഷി വഴക്ക് അഥവാ വിവാദം) ആകുന്നു. (64) നിശ്ചയമായും അത് യഥാർത്ഥം (വാസ്തവം) തന്നെ കക്ഷിവഴക്കാണ്, വിവാദമാണ്, തർക്കമാണ് നരകക്കാരുടെ വിഭാഗം - 5 കഴിഞ്ഞ കുറെ ആയത്തുകളിലായി തൗഹീദ്, പ്രവാചകത്വം, മരണാനന്തരജീവിതം ആദിയായവയെ സംബന്ധിച്ച് പലതും പ്രസ്താവിച്ചു. അവിശ്വാസികളുടെ നിഷേധത്തെക്കുറിച്ചും സംസാരിച്ചു. അവർക്ക് താക്കീതും, നബി ˜ ക്കും സത്യവിശ്വാസികൾക്കും മന മാധാനവും നൽകുന്ന പല പൂർവ്വ ചരിത്രങ്ങൾ വിവരിക്കുകയും ചെയ്തു. അനന്തരം പരലോകത്ത്വെച്ച് സജ്ജനങ്ങളുടെയും, ദുർജനങ്ങളുടെയും, ചില അനുഭവങ്ങളെ ചൂണ്ടിക്കാട്ടി. വീണ്ടും സംസാരഗതി ആദ്യത്തെ വിഷയങ്ങളിലേക്കുതന്നെ തിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
38:65–70قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ
رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّـٰرُ
قُلۡ هُوَ نَبَؤٌاْ عَظِيمٌ
Passage continues through verse 38:70.
(65) (നബിയേ) പറയുക: നിശ്ചയമായും ഞാൻ ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു; ഏകനായ സർവാധിപതിയായ അല്ലാഹു അല്ലാതെ യാതൊരാ രാധ്യനും ഇല്ലതന്നെ. (66) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്റെയും രക്ഷിതാ വാണ്, പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനാണ് (അവൻ). (67) പറയുക: അത് ഒരു വമ്പിച്ച വർത്തമാനമാകുന്നു!- (68) നിങ്ങൾ അതിൽനിന്ന് (അശ്രദ്ധരായി) തിരിഞ്ഞുകളയു ന്നവരാണ്. (69) ധ ഉന്നത സമൂഹത്തെ പ ക്കുറിച്ച് - അവർ വിവാദം നടത്തി കൊണ്ടിരിക്കു മ്പോൾ - എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല;- (70) ഞാൻ ഒരു പ്രത്യ ക്ഷനായ താക്കീതുകാരനാണ് എന്നതിനാലല്ലാതെ, എനിക്ക് വഹ്യ് (ദിവ്യബോധനം) നൽകപ്പെടുന്നില്ല. (65) നീ പറയുക നിശ്ചയമായും ഞാൻ ഒരു മുന്നറിയിപ്പുകാരൻ (മാത്രം) ആകുന്നു ഒരു ഇലാഹുമില്ലീ അല്ലാഹു അല്ലാതെ ഏകനായ സർവാധികാരിയായ (66) ആകാശങ്ങളുടെ റ∫ാണ് ഭൂമിയുടെയും അവ രണ്ടിനിടയിലുള്ളതിന്റെയും പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവർ (67) നീ പറയുക അതൊരു വർത്തമാനമാണ് വമ്പിച്ച (68) നിങ്ങൾ അതിൽനിന്ന്, അതുവിട്ട് തിരിഞ്ഞുപോകുന്നവരാണ്, അശ്രദ്ധരാണ് (69) എനിക്കില്ല, ഉണ്ടായിട്ടില്ല യാതൊരറിവും (ഉന്നത സമൂഹത്തെ)പ്പറ്റി അവർ വിവാദം (തർക്കം) നടത്തുമ്പോൾ (70) വഹ്യ് നൽകപ്പെടുന്നില്ല എനിക്ക് ഞാൻ ആയതിനാലല്ലാതെ ഒരു താക്കീതുകാരൻ പ്രത്യക്ഷനായ ആകാശഭൂമികളെ സൃഷ്ടിച്ച് നിയന്ത്രിച്ച്പോരുന്ന സർവാധിപതിയായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നുള്ള പ്രബോധനവും, അത് നിഷേധിക്കുന്നവരെ താക്കീത് ചെയ്യലുമാണ് എന്റെ കൃത്യം. ഇതൊരു ചെറിയ വിഷയമാണെന്ന് നിങ്ങൾ ധരിക്കേണ്ട. ഏറ്റവും വമ്പിച്ച ഒരു കാര്യമാണിത്. പക്ഷേ, നിങ്ങൾ അതിനെ അവഗണിച്ച് തള്ളുകയാണ് ചെയ്യുന്നത്. ഞാൻ ഇത് പ്രബോധനം ചെയ്യുവാൻ കാരണം, അല്ലാഹു എന്നെ നിങ്ങൾക്ക് താക്കീത് ചെയ്യുവാൻവേണ്ടി അയച്ചിരിക്കുന്നതാണ്. അങ്ങനെ, അവ നിൽനിന്ന് എനിക്ക് വഹ്യ് ലഭിക്കുകയും ചെയ്യുന്നു. എന്നല്ലാതെ, മലക്കുകളുടെ ഉന്നത സമൂഹമാകുന്ന ഇടയിൽ നടന്നതോ, നടന്നുവരുന്നതോ ആയ വിവാദസംസാരങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. ഞാനിത് പ്രബോധനം ചെയ്യുവാൻ കാരണം അതല്ലതാനും, വഹ്യ് മൂലമാണ് അതിനെ സംബന്ധിച്ച് എനിക്ക് അറിവ് ലഭിച്ചിരിക്കുന്നത്. എന്ന് താൽപര്യം. ) എന്ന വാക്കിന് ഉന്നത മറ്റും വിവർത്തനം നൽകപ്പെടാം. ഇത് മലക്കുകൾക്ക് പൊതുവിൽ പറയപ്പെടുന്നതാണെ ന്നും, അതല്ല അവരിലുള്ള ഒരു പ്രത്യേക വിഭാഗത്തിന് പറയപ്പെടുന്നതാണെന്നും മഹാ ന്മാർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. ഏതായാലും പേര് മലക്കു കളെ ഉദ്ദേശിച്ചുമാത്രം പറയപ്പെടുന്നതാണെന്നും, മനുഷ്യരെക്കുറിച്ച് പറയുന്നതല്ലെ ന്നുമുള്ളതിൽ ആർക്കും പക്ഷാന്തരമില്ല നടത്തിക്കൊണ്ടിരി ക്കുമ്പോൾ അവരെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നാണല്ലോ 69-ാം വചന ത്തിൽ പറഞ്ഞിരിക്കുന്നത്. മലക്കുകൾ വിവാദം നടത്തുന്ന സംഭവം പലതുമായിരി ക്കുവാൻ സാധ്യതയുണ്ട്. എങ്കിലും ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാദം ഏതാണെന്ന് അടുത്ത 71-ാം വചനത്തിൽ നിന്ന് മനിലാക്കാം. അതായത് ഞാൻ മനുഷ്യനെ സൃഷ്ടി നിന്റെ റ∫് മലക്കുകളോട് പറഞ്ഞ സന്ദർഭം ( ) എന്നാണതിന്റെ തുടക്കം. അപ്പോൾ, എന്ന് പറ ഞ്ഞത് മലക്കുകളെ ഉദ്ദേശിച്ചാണെന്നും വിവാദംകൊണ്ടുദ്ദേശ്യം മനുഷ്യവർഗത്തെക്കു റിച്ച് അവർ അല്ലാഹുവുമായി നടത്തി യ വിവാദമാണെന്നും സ്പഷ്ടമായി. വിവാദത്തിന്റെ സന്ദർഭം വ്യക്തമാക്കിയെങ്കിലും, എന്തായിരുന്നു ആ വിവാദമെന്ന് ഇവിടെ അല്ലാഹു പറഞ്ഞിട്ടില്ല പക്ഷേ സൂറത്തുൽ ബക്വറഃ 30-32ൽ അതിനെ പറ്റി പ്രസ്താവിച്ചിട്ടുണ്ട് അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ, ഞാനൊരു ഖലീ ഫഃയെ ആക്കുവാൻ പോകുന്നുവെന്ന് അവൻ മലക്കുകളോട് പറയുകയുണ്ടായി. അപ്പോൾ, അവർ അല്ലാഹുവിനോട്: "ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തു കയും ചെയ്യുന്നവരെ നീ അതിൽ എന്നും മറ്റും ചോദിച്ചു. "നിങ്ങൾക്കറിയാത്തത് അല്ലാഹു മറുപടിയും പറഞ്ഞു. ( ) എന്നാണവിടെ പറഞ്ഞിരിക്കുന്നത്. പിശാചുക്കൾ ആകാശത്തുചെന്ന് മലക്കുകളിൽനിന്ന് ചില വാർത്തകൾ കേൾക്കാ റുണ്ടായിരുന്നുവെന്നും, നബി ˜ യുടെ ആഗമനത്തോടുകൂടി അത് മുടക്കം ചെയ്യപ്പെട്ടു വെന്നും വ്യക്തമായ ഭാഷയിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതിനെ വിശ്വസി ക്കുവാൻ കഴിയാത്തവർ, ആ വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തകൂട്ടത്തിൽ എന്ന് പറയുന്നത് മനുഷ്യരിലുള്ള പ്രമുഖ നേതാക്കളാണെന്ന് തട്ടിവി ട്ടിട്ടുണ്ട്. ഇവിടെ 69-ാം വചനത്തിൽ പ്രസ്താവിച്ച വിവാദംകൊണ്ടുദ്ദേശിക്കുന്നത് മുമ്പ് 59 മുതൽ 63- കൂടിയ വചനങ്ങളിൽ പ്രസ്താവിച്ച നരകവാസികളുടെ വിവാദമാണെന്നും അവർ സമർത്ഥിക്കുന്നു. ഇവരുടെ ഈ വാദങ്ങ ളെയും, ദുർവ്യാഖ്യാനങ്ങളെയും വേണ്ടത്ര തെളിവുസഹിതം സൂ: ഹിജ്റിനു ശേഷ മുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം ഖfiിച്ചിരിക്കുന്നു. അതുകൊണ്ട് ഇവിടെ എനി അതൊന്നും ആവർത്തിക്കേണ്ടുന്ന ആവശ്യമില്ല. മലക്കുകൾ നടത്തിയ വിവാദത്തിന്റെ സന്ദർഭവും, അനന്തരസംഭവങ്ങളും അടുത്ത വചനങ്ങളിൽ കാണുന്നു:-
38:71–74إِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ
فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ
فَسَجَدَ ٱلۡمَلَـٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ
Passage continues through verse 38:74.
(71) അതായത്, നിന്റെ റ∫് മലക്കുകളോട് പറഞ്ഞ സന്ദർഭം; ഞാൻ കളിമണ്ണിൽനിന്ന് ഒരു മനു ഷ്യനെ ധ മനുഷ്യ വർഗത്തെ പ സൃഷ്ടിക്കുവാൻ പോകുന്നു. (72) അങ്ങനെ, ഞാനവനെ (രൂപം നൽകി) ശരിപ്പെടുത്തുകയും, അവനിൽ എന്റെ (വക) ആത്മാ വിൽനിന്നും ഞാൻ ഊതുകയും ചെയ്താൽ, നിങ്ങൾ അവന്ന് (തലകുനിച്ച്) വീഴണം. (73) അപ്പോൾ മലക്കുകളെ ല്ലാവരും - മുഴുവനും - സുജൂദ് ചെയ്തു; (74) - ഇബ്ലീസ് ഒഴികെ. അവൻ ഗർവ്വു നടിച്ചു. അവൻ അവി ശ്വാസികളിൽ പെട്ടവനാകുന്നു. (71) പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ നിന്റെ റ∫് മലക്കുക ളോട് നിശ്ചയമായും ഞാൻ സൃഷ്ടിക്കുന്നവനാണ് (സൃഷ്ടിക്കുവാൻ പോകു ന്നു) ഒരു മനുഷ്യനെ കളിമണ്ണിൽനിന്ന് (72) അങ്ങനെ ഞാന വനെ ശരിപ്പെടുത്തി (രൂപപ്പെടുത്തി)യാൽ ഞാൻ ഊതുകയും (ചെയ്താൽ) അവനിൽ എന്റെ ആത്മാവിൽ നിന്നും അപ്പോൾ വീഴുവിൻ അവന് സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായി (73) അപ്പോൾ മല ക്കുകൾ സുജൂദ് ചെയ്തു അവരെല്ലാം മുഴുവൻ (74) ഇബ്ലീസൊഴികെ അവൻ ഗർവ്വ് (അഹംഭാവം, വലുപ്പം) നടിച്ച് അവൻ ആകുന്നു, ആയിരുന്നു അവിശ്വാസികളിൽപെട്ട (വൻ) മനുഷ്യപിതാവായ ആദം നബി (അ)നെ സൃഷ്ടിച്ചപ്പോഴത്തെ ചില സംഭവങ്ങളാണ് ഈ വചനങ്ങളിൽ കാണുന്നത്. അൽബക്വറഃ, ഹിജ്ർ, എന്നീ സൂറത്തുകളിലും മറ്റും ഈ സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മനുഷ്യ വർഗത്തെ സൃഷ്ടിക്കുവാൻ പോകുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോൾ, ആദ്യം അവർ അതിനെക്കുറിച്ച് ചോദ്യം ചെയ്തതും, പിന്നീട് മനുഷ്യന്റെ സവിശേഷ തയും ശ്രേഷ്ഠതയും കണ്ടപ്പോൾ തങ്ങൾക്ക് പിണഞ്ഞ അബദ്ധം അവർ സമ്മതി ച്ചതും സൂ: അൽബക്വറഃ (30-33)യിൽ മാത്രമേ പറയപ്പെട്ടിട്ടുള്ളൂ. ആദം നബി (അ)ന് സുജൂദ് ചെയ്യുവാൻ മലക്കുകളോട് കൽപിച്ചതും, ഇബ്ലീസ് മാത്രം ആ കൽപന അനുസരിക്കാതിരുന്നതും പല സൂറത്തുകളിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും ആ സംഭവം തന്നെയാണ് വിവരിക്കുന്നത്. മനുഷ്യന്റെ ഉൽപത്തിയെ--അഥവാ ആദം നബി (അ)ന്റെ സൃഷ്ടിയെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചതുകാണാം: 1) (മണ്ണിൽനിന്ന്) എന്നും, 2) (കളിമണ്ണിൽനിന്ന്) എന്നും, 3) (കറുപ്പ് നിറം വരുകയും മണത്തിൽ വ്യത്യാസം സംഭവിക്കുകയും ചെയ്തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും, 4) (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്ടികപോലെ തട്ടിയാൽ ശബ്ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും. ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉഗ്ഗവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടു ന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിന് പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടത് കുഴച്ചും മറ്റും പാകപ്പെടു ത്തിയ മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യു ന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കു കൾ എന്ന് മൊത്തത്തിൽ മനിലാക്കാം. ചില ഹദീഥുകളും ഇതിന് പിൻബലമായു ണ്ട്. പക്ഷേ, ഓരോ ദശയേയും സംബന്ധിച്ച സൂക്ഷ്മമോ വിശദമോ ആയ വിവരണ ങ്ങളൊന്നും നൽകുവാൻ നമുക്ക് സാധ്യമല്ല. അതേ സമയത്ത് പരിണാമ വാദങ്ങൾ പോലെയുള്ള ഭൗതിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽമാത്രം മനുഷ്യന്റെ ഉൽപ ത്തിയെക്കുറിച്ച് വിധി കൽപിക്കുവാനും, ആ വിധിക്ക് അനുകൂലമല്ലെന്ന് കാണുന്ന പ്രമാണങ്ങളെ കേവലം ഉപമകളും അലങ്കാരങ്ങളുമാക്കി അവഗണിക്കുവാനും നമുക്ക് നിവൃത്തിയില്ല. (എന്റെ ആത്മാവിൽനിന്നും അവനിൽ ഊതുകയും ചെയ്താൽ) എന്ന വാക്യം ശ്രദ്ധേയമാകുന്നു. ജഡത്തിൽ ആത്മാവുംകൂടി ചേരുമ്പോ ഴാണല്ലോ അത് ജീവിയായിത്തീരുന്നത്. ജഡം ഭൗതികാംശങ്ങളാൽ സൃഷ്ടിക്കപ്പെട്ട താണ്. ആത്മാവാകട്ടെ, തനി ദൈവികമാണ്. അഥവാ മറ്റാർക്കും യാഥാർത്ഥ്യം കണ്ടു പിടിക്കുവാനും, അപഗ്രഥനം നടത്തുവാനും കഴിയാത്തതും, അല്ലാഹുവിന് മാത്രം അറി യാവുന്നതുമായ ഒരു രഹസ്യമാകുന്നു. എന്റെ ആത്മാവ് ( ) എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്. പരമാണുവിൽപോലും ശാസ്ത്രം കൈകാര്യം ചെയ്യുവാൻ തുടങ്ങിയിട്ടുള്ള ഇക്കാലത്തും ആത്മാവിന്റെ സത്ത ഒരു പരമരഹസ്യമായിത്തന്നെ ഇരി ക്കുകയാണ് അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും. നബി ˜ യോട് അല്ലാഹു പറ യുന്നത് നോക്കുക: 85 (അവർ നിന്നോട് ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ റ∫ിന്റെ കാര്യത്തിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവിൽനിന്നും അൽപ മല്ലാതെ നൽകപ്പെട്ടിട്ടില്ല. (സൂ: മനുഷ്യന് ഇന്നേവരെ ലഭിച്ചതും, മേലിൽ ലഭിക്കുവാനിരിക്കുന്നതുമായ എല്ലാ അറിവുകളും ഈ അൽപമായ അറിവിന്റെ പരിധി യിൽ ഒതുങ്ങിനിൽക്കുന്നു. ആദമിന് സുജൂദ് ചെയ്യുവാനുള്ള കൽപന മലക്കുകളെ അഭിമുഖീകരിക്കുന്നതായി ട്ടാണ് എല്ലാ സ്ഥലത്തും പറയപ്പെട്ടിരിക്കുന്നത്. ഇബ്ലീസാണെങ്കിൽ ജിന്നുവർഗത്തിൽ പെട്ടവനാണ് ( ) എന്ന് സൂ: അൽകഹ്ഫിൽ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ, സുജൂദിന്റെ കൽപന ധിക്കരിക്കുകമൂലം അല്ലാഹുവിന്റെ ശാപകോപത്തിന് പാത്രമാകുന്നതിനുമുമ്പ് അവൻ ( )യുടെ കൂട്ടത്തിലായിരുന്നുവെന്നും, പ്രസ്തുത സംഭവത്തിനുശേഷമാണ് അവൻ അവരിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടതെന്നുമാണ് വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണുന്നത്. 69-ാം വചനവും 71-ാം വചനവും തമ്മിലുള്ള ബന്ധം നോക്കു മ്പോഴും ഈ പ്രസ്താവന ശരിയായിരിക്കുവാൻ ന്യായം കാണുന്നു. അല്ലായിരുന്നു വെങ്കിൽ സുജൂദ് ചെയ്യുവാനുള്ള കൽപന മലക്കുകളോടാണല്ലോ എനിക്ക് ബാധക മല്ലല്ലോ എന്ന് ഇബ്ലീസ് പറയുമായിരുന്നു. തന്റെ ധിക്കാരത്തെ ന്യായീകരിച്ച കൂട്ട ത്തിൽ ഇങ്ങിനെയൊരു സൂചനപോലും അവൻ ഉന്നയിച്ചിട്ടില്ലതാനും. അപ്പോൾ, (അവൻ അവിശ്വാസികളിൽ പെട്ടവനാണ്) എന്ന് പറഞ്ഞതിന്റെ താൽപര്യം രണ്ട് പ്രകാരത്തിലായിരിക്കാവുന്നതാണ്. അതായത്, സുജൂദ് ചെയ്യുവാൻ കൂട്ടാക്കാതെ ഗർവ് നടിച്ചതുകൊണ്ട് അവൻ അവിശ്വാസികളിൽ പെട്ടവനായിത്തീർന്നു ( ) എന്നും, അവൻ അവിശ്വാസികളുടെ കൂട്ടത്തിൽപെട്ടവനാ ണെന്ന് അല്ലാഹുവിന് മുമ്പേ അറിയാമായിരുന്നു ( മ്പപ്പഥ ന്ധ ർസ്ലര …ഏ ) രണ്ട് പ്രകാരത്തിലും ഈ വാക്യത്തിന് മഹാന്മാർ അർത്ഥം കൽപിച്ചു കാണാം. മലക്കുകളോട് ആദം നബി (അ)ന് സുജൂദ് ചെയ്യുവാൻ കൽപിച്ചതിൽ നമുക്കറി യാത്ത പല യുക്തികളും അടങ്ങിയിരിക്കാം. ഏതായലും അത് മനുഷ്യവർഗത്തിന്റെ ശ്രേഷ്ഠതയും, അല്ലാഹുവിങ്കൽ മനുഷ്യനുള്ള സ്ഥാനവും കാണിക്കുന്നുണ്ടെന്ന് സ്പഷ്ടമത്രെ. ഈ സുജൂദ് എങ്ങിനെയുള്ളതായിരുന്നുവെന്നതിൽ ഒന്നിലധികം അഭി പ്രായങ്ങളുണ്ട്. സുജൂദ് യഥാർത്ഥത്തിൽ അല്ലാഹുവിനായിരുന്നുവെന്നും, ആദം നബി (അ) കേവലം ഒരു ക്വിബ്ലഃ മാത്രമായിരുന്നു- - അഥവാ അദ്ദേഹത്തിന്റെ നേരെ തിരി ഞ്ഞായിരുന്നു അത് ചെയ്യേണ്ടിയിരുന്നത് എന്നുമാണ് ചിലർ പറയുന്നത്. അതല്ല, ഒരു ഉപചാരവും ബഹുമാനവുമെന്ന നിലക്കായിരുന്നുവെന്ന് വേറെ ചിലരും പറയു ന്നു. സുജൂദുകൊണ്ട് ഇവിടെ വിവക്ഷ സാഷ്ടാംഗ നമസ്കാരമല്ല- - താഴ്മയും വിന യവും കാണിക്കലാണ്- - എന്ന് മൂന്നാമതൊരു വിഭാഗം പറയുന്നു. അല്ലാഹുവിനറി യാം. ഏതായാലും- - ഇമാംറാസി (റ) സുജൂദിന്റെ ഉദ്ദേശ്യം ആദം നബി (അ)ന് ആരാധന ചെയ്യലല്ല എന്നുള്ളതിൽ സംശയമില്ല. ഈ വിഷയ ത്തിൽ മുസ്ലിംകൾക്കിടയിൽ ഭിന്നാഭിപ്രായവുമില്ല. കാരണം, അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ ശിർക്കാണെന്നും, ശിർക്ക് ചെയ്യുവാൻ അല്ലാഹു ഒരിക്കലും കൽപിക്കു കയില്ലെന്നും സ്പഷ്ടമാകുന്നു. ഈ സുജൂദിന്റെ താൽപര്യം എന്തുതന്നെ ആയിരു ന്നാലും അല്ലാഹുവിന്റെ കൽപന അനുസരിച്ചാണല്ലോ, ഈ സുജൂദിനെ ആധാരമാക്കി മനുഷ്യവർഗം മലക്കുകളടക്കമുള്ള മറ്റെല്ലാ വർഗങ്ങളെക്കാളും ശ്രേഷ്ടതയുള്ളവരാ ണെന്ന് തീർത്തുപറയുവാൻ സാധ്യമല്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ മുസ്ലിം കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതും. ഇബ്ലീസ് സുജൂദ് ചെയ്യാതി രിക്കാൻ പറഞ്ഞ ന്യായവും അനന്തരസംഭവങ്ങളും അടുത്ത വചനങ്ങളിൽ ഉദ്ധരിക്കുന്നു:
38:75–81قَالَ يَـٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ
قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ
قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ
Passage continues through verse 38:81.
(75) അവൻ ധ റ∫് പ പറ ഞ്ഞു: ഹേ, ഇബ്ലീസ്! എന്റെ കരങ്ങ ളാൽ ഞാൻ സൃഷ്ടിച്ചുണ്ടാക്കിയ തിന് സുജൂദ് ചെയ്യുവാൻ നിന്നെ മുട ക്കിയത് എന്താണ്? നീ ഗർവ്വ് നടിച്ചു വോ, അതല്ല- - നീ ഉന്നതന്മാരിൽ പെട്ട (76) അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ഉത്തമനാകു ന്നു. എന്നെ നീ അന്മിയാൽ സൃഷ്ടി ച്ചിരിക്കുന്നു; അവനെ നീ കളിമണ്ണി നാലും (77) അവൻ ധ റ∫് പ പറഞ്ഞു: എന്നാൽ നീ ഇവിടത്തിൽനിന്ന് പുറ ത്തുപോകണം. നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു. (78) നിശ്ചയമായും, (പ്രതി ഫല) നടപടിയെടുക്കുന്ന ദിവസംവ രേക്കും നിന്റെമേൽ എന്റെ ശാപമു ണ്ടായിരിക്കുന്നതുമാണ്. (79) അവൻ പറഞ്ഞു: രക്ഷി താവേ! എന്നാൽ, അവർ (മനുഷ്യർ) ഉയർത്തിഴുന്നേൽപിക്കപ്പെടുന്ന ദിവ സംവരേക്കും നീ എനിക്ക് കാലതാ മസം (80) അവൻ (അല്ലാഹു) പറഞ്ഞു: എന്നാൽ, നീ കാലതാമസം നൽകപ്പെട്ടവരുടെ കൂട്ടത്തിൽതന്നെ;- (81) (പക്ഷേ, നിശ്ചിതമാ യി) അറിയപ്പെട്ട (ആ) സമയത്തിന്റെ ദിവസംവരേക്കും (മാത്രം). (75) അവൻ പറഞ്ഞു ഹേ, ഇബ്ലീസ് നിന്നെ മുടക്കി (തട സപ്പെടുത്തി)യതെന്ത് നീ സുജൂദ് ചെയ്യുന്നതിന് ഞാൻ സൃഷ്ടിച്ച തിന് എന്റെ ഇരുകരങ്ങളാൽ, കൈകൾകൊണ്ട് നീ ഗർവ്വ് നടിച്ചുവോ അതല്ല (അല്ലെങ്കിൽ) നീ ആയോ, ആണോ ഉന്നതന്മാരിൽ, ഉയർന്നവ രിൽ (പെട്ടവർ) (76) അവർ പറഞ്ഞു ഞാൻ ഉത്തമനാണ് അവനെ ക്കാൾ നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു തീയിനാൽ, അന്മിയിൽനിന്ന് അവനെ നീ സൃഷ്ടിച്ചു കളിമണ്ണിനാൽ (77) അവൻ പറഞ്ഞു എന്നാൽ നീ പുറത്തുപോകണം ഇതിൽ (ഇവിടത്തിൽ)നിന്ന് കാര ണം, നിശ്ചയമായും നീ ആട്ടപ്പെട്ടവനാണ് (ശപിക്കപെട്ടവനാണ്) (78) നിശ്ചയമായും നിന്റെ മേൽ ഉണ്ട്താനും എന്റെ ശാപം നടപടി യെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസംവരെ (79) അവൻ പറഞ്ഞു എന്റെ രക്ഷിതാവേ എനിക്ക് ഒഴിവ് (കാലതാമസം) നൽകണേ ദിവസംവരെ അവർ (ഉയിർത്തു) എഴുന്നേൽപിക്കപ്പെടുന്ന (80) അവൻ പറഞ്ഞു എന്നാൽ നിശ്ചയമായും നീ കാലതാമസം നൽകപെട്ടവരിൽതന്നെ (81) (ആ) സമയത്തിന്റെ ദിവസംവരെ അറിയപ്പെട്ട (നിശ്ചിതമായ) ഗർവ്വ്, അസൂയ, വർഗീയ അഹന്ത ആദിയായവ മൂലം പിശാച് അല്ലാഹുവിന്റെ കൽപന ധിക്കരിച്ചു. ചോദ്യം ചെയ്യപ്പെട്ടപ്പോൾ, പശ്ചാത്താപത്തിനും, വിനയത്തിനും പകരം ധൃഷ്ടതയും അഹങ്കാരവും പ്രകടിപ്പിക്കയും ചെയ്തു. എന്നെന്നേക്കും അല്ലാ ഹുവിന്റെ ശാപകോപത്തിന് അവൻ വിധേയനായിത്തീർന്നു. അങ്ങിനെയാണെങ്കിൽ, പുനഃരുത്ഥാന ദിവസംവരെ തനിക്ക് മരണം ബാധിക്കാതെ സ്വതന്ത്രമായി വിഹരിക്കു വാൻ അനുവദിക്കണമെന്നാണ് അനന്തരം അവൻ അപേക്ഷിച്ചത്. ഇതുമൂലം, അവന് ലോകാവസാനംവരെയുള്ള മനുഷ്യരെ മാത്രം ഒഴിവ് നൽകാമെന്നായിരുന്നു അല്ലാഹു വിന്റെ മറുപടി. ഈ അനുവദിച്ചുകിട്ടിയ അവസരം, എങ്ങിനെ ഉപയോഗപ്പെടുത്തുവാ നാണ് അവൻ ഉദ്ദേശിച്ചതെന്ന് നോക്കുക!-
38:82–83قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ
إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ
(82) അവൻ (ഇബ്ലീസ്) പറഞ്ഞു: എന്നാൽ, നിന്റെ പ്രതാപം കൊണ്ട് (സത്യം!) ഞാൻ അവരെ (മനുഷ്യരെ) മുഴുവനും നിശ്ചയ മായും വഴിതെറ്റിക്കുക തന്നെ ചെയ്യും; (83) അവരിൽനിന്നും കള ങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) നിന്റെ അടിയാന്മാരെ ഒഴികെ. (82) അവൻ പറഞ്ഞു എന്നാൽ നിന്റെ പ്രതാപംകൊണ്ട് (സ ത്യം) നിശ്ചയമായും ഞാനവരെ വഴിതെറ്റിക്കും എല്ലാവരെയും (83) നിന്റെ അടിയാന്മാരെ ഒഴികെ അവരിൽനിന്ന് കളങ്കരഹിതരാ ക്കപ്പെട്ട (ശുദ്ധരാക്കപ്പെട്ട) ഗർവ്വും, അഹന്തതയും ഒരാളെ എത്രമാത്രം അധഃപ്പതിപ്പിക്കുമെന്നുള്ളതിന് ഇബ്ലീസിന്റെ ഉദാഹരണം നമുക്ക് വമ്പിച്ച പാഠമായിരിക്കേണ്ടതാണ്. ഒരു തെറ്റ് ചെയ്താൽ അത് ന്യായീകരിക്കുവാൻ വേണ്ടി മനഃപൂർവ്വം അതിനെക്കാൾ ഉപരിയായി എന്തു അക്രമവും അനീതിയും കൈകൊള്ളുവാനും, ഒടുക്കം യാതൊരു രക്ഷക്കും പഴുതില്ലാത്ത വിധം ദുരന്തം അനുഭവിക്കുവാനും അതു കാരണമായി ത്തീർന്നു. നബി ˜ ഗർവ്വിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നോക്കുക: ന്ധ ർസ്ലരയ്യല ഭ ശ്ശര യ്യല ∫സ്ലദ്ധഷ്ടല ൽച്ഛപ്പയ (ഏതൊരുവന്റെ ഹൃദയത്തിൽ ഗർവ്വിൽനിന്നും ഒരു അണു ത്തൂക്കം ഉണ്ടായോ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. (മുസ്ലിം) ഗർവ്വിന്റെ ഭവിഷ്യത്ത് എത്ര ആപൽക്കരം! എന്ന ലാമിന് അകാരം( ) കൊടുത്തും, ഇകാരം ( ) കൊടുത്തും വായനയുണ്ട്. അകാരമാകുമ്പോൾ എന്നും, അർത്ഥം പറയാം: രണ്ടായിരുന്നാലും നിഷ്കളങ്കരായ ശുദ്ധഹൃദയന്മാരാണ് അതുകൊണ്ട് വിവക്ഷ. കളങ്കം, സ്വാർത്ഥം, ദേഹേ ച്ഛ, ഭൗതികലക്ഷ്യം, കാപട്യം ആദിയായവ നിമിത്തം ഹൃദയത്തിന് മാലിന്യം ബാധിച്ച വർ മാത്രമേ പിശാചിന്റെ വലയിൽ അകപ്പെടുകയുള്ളൂ. അഥവാ അവരെമാത്രമേ അവന് വഴിപിഴപ്പിക്കുവാൻ കഴിയുകയുള്ളൂ. ഈ യാഥാർത്ഥ്യം ഇബ്ലീസ് ഇവിടെ തുറന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ഈ വാസ്തവം സദാ ഓർമിക്കുവാനായി ഇവിടെയും, മറ്റു പലേടത്തും ഇത് ആവർത്തിച്ചുണർത്തിയിരിക്കുന്നു. അല്ലാ ഹുവിന്റെ നിഷ്കളങ്കരായ അടിയാന്മാരിൽ അവൻ നമ്മെയെല്ലാവരെയും ഉൾപ്പെടുത്ത ട്ടെ, ആമീൻ.
38:84–85قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ
لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ
(84) അവൻ ധ റ∫് പ പറഞ്ഞു: അപ്പോൾ പരമാർത്ഥം ഇതത്രെ; പര മാർത്ഥം തന്നെയാണ് ഞാൻ പറയു ന്നത്,-- (85) നിശ്ചയമായും, നിന്നെ ക്കൊണ്ടും, അവരിൽനിന്ന് നിന്നെ പിൻപറ്റിയ എല്ലാവരെക്കൊണ്ടുമായി ഞാൻ (നരകം) നിറക്കു ന്നതാണ്! (84) അവൻപറഞ്ഞു എന്നാൽ (അപ്പോൾ) പരമാർത്ഥം, യഥാർത്ഥം പരമാർത്ഥം (സത്യം); പരമാർത്ഥം തന്നെ ഞാൻ പറയുന്നു (85) തീർച്ചയായും ഞാൻ നിറക്കും ജഹന്നം, നരകം നിന്നെ ക്കൊണ്ട്, നിന്നാലും നിന്നെ പിൻപറ്റിയവരെക്കൊണ്ടും, പിൻപറ്റിയവരാലും അവരിൽനിന്ന് എല്ലാം, മുഴുക്കെ നബി ˜ തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
38:86–88قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ
(86) (നബിയേ,) പറയുക: ഞാൻ നിങ്ങളോട് ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തി ക്കുന്നവരിൽ പെട്ടവനല്ലതാനും. (87) ഇത് ലോകർക്ക് (മുഴു വനും) വേണ്ടിയുള്ള ഒരു ഉൽബോ ധനം (അഥവാ സന്ദേശം) അല്ലാതെ (മറ്റൊന്നും) അല്ല. (88) തീ ർ ച്ച യാ യും , ഇതിന്റെ വൃത്താന്തം ഒരു (കുറഞ്ഞ) കാലത്തിനുശേഷം നിങ്ങൾക്ക് നിശ്ച യമായും (86) നീ പറയുക ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല ഇതിന്റെ (അതിന്റ) പേരിൽ ഒരു പ്രതിഫലവും ഞാനല്ലതാനും സാഹസം പ്രവർത്തിക്കുന്ന, (കൃത്രിമം പ്രവർത്തിക്കുന്ന, വിഷമം ഏൽക്കുന്ന)വരിൽപെ ട്ട(വൻ) (87) ഇതല്ല, അതല്ല ഒരു ഉൽബോധനം (സന്ദേശം, സ്മരണ, ഉപദേശം)അല്ലാതെ ലോകർക്കും (88) നിശ്ചയമായും നിങ്ങൾ അറി യുന്നതുമാണ് ഇതിന്റെ വൃത്താന്തം, വാർത്ത ഒരു (കുറഞ്ഞ) കാലത്തി നുശേഷം ഇല്ലാത്ത യോഗ്യത നടിക്കുന്നവർ, കൃത്രിമവേഷം അഭിനയിക്കുന്നവൻ, വിഷമകര മായ കാര്യം ഏറ്റെടുക്കുന്നവൻ എന്നിങ്ങിനെയുള്ള അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെ ടുന്നതാണ് എന്ന വാക്ക്. പ്രബോധനം മുഖേന യാതൊരു വിധ ത്തിലുള്ള സ്വാർത്ഥമോ, കാര്യലാഭമോ നിങ്ങളിൽനിന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല; എനിക്ക് യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു സ്ഥാനം കൃത്രിമമായി അഭിനയിച്ച് ഇങ്ങിനെ ഒരു സാഹ സത്തിന് ഞാൻ മുതിരുന്നതുമല്ല. ഞാൻ അത്തരത്തിൽപെട്ട ഒരു സ്വഭാവക്കാരനല്ലെന്ന് നിങ്ങൾക്കറിയാമല്ലോ. ലോകർക്കാകമാനം പ്രബോധനം ചെയ്യുവാനായി അല്ലാഹു എന്നെ നിയോഗിച്ചതുകൊണ്ട് മാത്രം ഞാൻ ഇതുമായി മുമ്പോട്ട് വന്നിരിക്കുകയാണ്. ഇപ്പോൾ, നിങ്ങളിത് സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെങ്കിലും, താമസംവിനാ നിങ്ങൾക്കി തിന്റെ സത്യയാഥാർത്ഥ്യം തീർച്ചയായും ബോധ്യപ്പെടാതിരിക്കയില്ല എന്നും സാരം. (ലോകർ) എന്ന വാക്കിൽ മനുഷ്യർ, മലക്കുകൾ, ജിന്നുകൾ എന്നീ ബുദ്ധി വർഗങ്ങളെല്ലാം ഉൾപ്പെടുന്നു. പക്ഷേ, പ്രബോധനം മനുഷ്യർക്ക് ജിന്നു കൾക്കും ആകകൊണ്ട് ഇവിടെ ആ രണ്ട് വർഗങ്ങളാണുദ്ദേശ്യം. ലോകരുടെ രക്ഷി താവ് ( ) എന്ന പറയുമ്പോൾ അതിൽ ബുദ്ധിവർഗം മുഴുവനും ഉൾപ്പെടു ന്നു. ചില സന്ദർഭങ്ങളിൽ ബുദ്ധിവർഗങ്ങളും അല്ലാത്തവയുമായ അഖില വസ്തുക്ക ളെയും ഉദ്ദേശിച്ചുകൊണ്ടും, ചിലപ്പോൾ മനുഷ്യരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ഇബ്നു (റ)ൽനിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു:ഹേ മനു ഷ്യരേ, നിങ്ങളിൽ ആർക്കെങ്കിലും വല്ലതും അറിവുള്ള പക്ഷം, അവൻ അതനുസരിച്ച് പറഞ്ഞുകൊള്ളട്ടെ. വല്ലവർക്കും (ഏതെങ്കിലും കാര്യം അറിയാത്ത പക്ഷം അല്ലാഹു വിനറിയാം ( ) എന്നും പറഞ്ഞുകൊള്ളട്ടെ. ഒരു മനുഷ്യൻ തനിക്ക് അതിനെ ക്കുറിച്ച് അല്ലാഹുവിനറിയാം എന്ന് പറയുന്നതും അറിവിൽപെട്ടതുതന്നെ. (അറിവിന്റെ ലക്ഷണമാണത്) എന്തു കൊണ്ടെന്നാൽ, നിങ്ങളുടെ പ്രവാചകനോട് അല്ലാഹു ഇങ്ങിനെ പറഞ്ഞിരിക്കുന്നുവല്ലോ: പറയുക: അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ (കൃത്രിമമായി) സാഹസം പ്രവർത്തിക്കുന്നവ രിൽ പെട്ടവനുമല്ല. സ്ലലവ യ്യല ൽട്ടപ്പഥ സ്ലല പ്ലയ (ബു; മു.) അറിയാത്ത കാര്യ ത്തിൽ അറിയുമെന്ന് നടിക്കുന്നത് കൃത്രിമവും സാഹസവുമാണല്ലോ. ഒരു കുറഞ്ഞ കാലത്തിനുശേഷം ഇതിന്റെ വൃത്താന്തം നിങ്ങൾക്ക് അറിയാറാകു മെന്നുള്ള അവസാനത്തെ വചനത്തിൽ അവിശ്വസികൾക്ക് വളരെ ശക്തിയായ ഒരു താക്കീതാണ് അടങ്ങിയിരിക്കുന്നത്. കുറച്ചുകാലത്തിനുശേഷം ( ) എന്ന് പറ ഞ്ഞ തിന്റെ താൽപര്യം, മരണവേളയിൽ എന്നും, ക്വിയാമത്തുനാളിൽ എന്നും, ഇസ്ലാമിന് പ്രചാരം സിദ്ധിക്കുന്നതോടുകൂടി എന്നും-ഇങ്ങിനെ രണ്ടുമൂന്ന് പ്രകാര ത്തിൽവിവക്ഷിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ഇവ ഒന്നും പരസ്പരവിരുദ്ധമല്ല. ഓരോ അഭിപ്രായവും ഓരോ നിലക്ക് ശരിയാണെന്ന് അൽപം ആലോചിച്ചാൽ ആർക്കും മന സിലാകുന്നതാണ്. നബി ˜ പ്രബോധനം ചെയ്തുകൊണ്ടിരുന്നപ്പോൾ അതിനെ നിഷേധിച്ച അതേ ജനതതന്നെ അധികം താമസിയാതെ അതിന്റെ അനുയാ യികളും പ്രചാരകന്മാരുമായി മാറിയതും, അൽപ വർഷങ്ങൾക്കകം അതിന്റെ സന്ദേശ ങ്ങൾക്ക് ലോകത്തിന്റെ നാനാഭാഗത്തും സ്വീകരണം ലഭിച്ചതും പ്രസിദ്ധമാണല്ലോ. കൂടാതെ, ഓരോ വ്യക്തിയും ഈ ഭൗതികജീവിതവുമായി വേർപ്പെടുന്നതോടുകൂടി അവന് യാഥാർത്ഥ്യം ബോദ്ധ്യമാകുന്നതാണെന്നും തീർച്ചതന്നെ. ധ പ്ലക്ക