QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

As-Saffat

ٱلصَّافَّات

Muhammad Amani Moulavi (d. 1987) · Surah 37 · 182 verses

37:1–5

وَٱلصَّـٰٓفَّـٰتِ صَفّٗا

فَٱلزَّـٰجِرَٰتِ زَجۡرٗا

فَٱلتَّـٰلِيَٰتِ ذِكۡرًا

Passage continues through verse 37:5.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 182 - വിഭാഗം പരമ കാരുണികനും, കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ, (1) അണികെട്ടി നിരന്നുനി ൽക്കുന്നവ തന്നെയാണ (സത്യം)! (2) പിന്നെ, കർശനമായി തടയു ന്നവ (അഥവാ ഓട്ടിവിടുന്നവ)തന്നെ യാണ (സത്യം)! (3) പിന്നെ, കീർത്തനം ഘോഷി ക്കുന്നവ തന്നെയാണ(സത്യം)! (4) നിശ്ചയമായും നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ഒരുവൻതന്നെ. (5) ആകാശങ്ങളുടെയും, ഭൂമിയു ടെയും, അവയുടെ ഇടയിലുള്ളതി ന്റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങ ളുടെ രക്ഷിതാവുമായുള്ളവനാണ് (അവൻ) (1) അണിനിരന്നവ (അണികെട്ടിനിൽക്കുന്ന സംഘങ്ങൾ) തന്നെയാണ (സത്യം) അണിയായി (2) പിന്നെ തടയുന്നവ (ശബ്ദമിട്ട് തടുക്കുന്ന തന്നെയാണ് ഒരു (കർശനമായ) തടയൽ (3) പിന്നെ പാരായണം ചെയ്യുന്നവ (ഘോഷിക്കുന്നവ) തന്നെയാണ് കീർത്തനം (വേദ)പ്ര മാണം (4) നിശ്ചയമായും നിങ്ങളുടെ ഇലാഹ് ഏകൻ (ഒരുവൻ) തന്നെ (5) അകാശങ്ങളുടെ രക്ഷിതാവ് ഭൂമിയുടെയും അവ രണ്ടിനുമിടയിലുള്ളതിന്റെയും ഉദയസ്ഥാനങ്ങളുടെ രക്ഷി താവും. അല്ലാഹുവിന്റെ ആരാധനയിലും, സ്തുതികീർത്തനങ്ങളിലും മുഴുകിക്കൊണ്ട് അണി യണിയായി നിൽക്കുന്ന മലക്കുകളാണ് (അണികെട്ടി നിരന്നുനിൽക്കു ന്നവ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം. ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഇതാണ്. ഇബ്നു (റ) എന്നിവരും, മസ്റൂക്വ്, ജുബൈർ, ഇക്രിമഃ ; മുജാഹിദ്, സുദ്ദി, ഖത്താദഃ ; (റ) മുതലായ വരും അങ്ങിനെയാണ് പറഞ്ഞിട്ടുള്ളതെന്ന് ഇബ്നു കഥീർ (റ) പ്രസ്താവിച്ചിരിക്കു ന്നു. ജാബിറുബ്നു സംറഃ (റ) ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: നബി പറഞ്ഞു: മലക്കുകൾ അവരുടെ റ∫ിന്റെ അടുക്കൽ അണികെട്ടുന്നതുപോലെ നിങ്ങൾക്ക് അണി കെട്ടിക്കൂടേ?! ഞങ്ങൾ സ്വഹാബികൾ - ചോദിച്ചു : എങ്ങിനെയാണ് മലക്കുകൾ റ∫ിന്റെ അടുക്കൽ അണികെട്ടുക ? തിരുമേനി പറഞ്ഞു : അവർ മുമ്പിലുള്ള അണികൾ പൂർത്തി യാക്കും അണികളിൽ അവർ അന്യോന്യം ചേർന്നു നിൽക്കുകയും ചെയ്യും (മു; ദാ; ന; ജ;) ഈ ഹദീഥും, ഈ സൂറത്തിലെ 144-166 എന്നീ വചനങ്ങളും മേപ്പടി അഭിപ്രായത്തി ലേക്ക് വെളിച്ചം നൽകുന്നുണ്ട്. പൈശാചിക ദുഷ്പ്രേരണകളിൽ നിന്നും മറ്റും തടഞ്ഞ് മനുഷ്യർക്ക് സൽബോധം ഉളവാക്കുന്നതിനുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നവരോ, അല്ലെങ്കിൽ അല്ലാ ഹുവിന്റെ കൽപനയനുസരിച്ച് മേഘങ്ങളെ അങ്ങോട്ടുമിങ്ങോട്ടും തെളിച്ചും തടുത്തും നിയന്ത്രിക്കുന്നവരോ ആയ മലക്കുകളാണ് (കർശനമായി തടയുന്ന വ). അല്ലാഹുവിന്റെ സന്ദേശങ്ങൾ നബിമാർക്ക് എത്തിച്ച് പാരായണം ചെയ്തു കൊടു ക്കുക, അവന്റെ കീർത്തനങ്ങൾ ഘോഷിക്കുക മുതലായവ നടത്തുന്ന മലക്കുകളാണ് (കീർത്തനം ഘോഷിക്കുന്നവർ-അഥവാ പാരായണം ചെയ്യുന്നവർ) മിക്ക മുഫിറുകളും സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനമാണിത്. ഈ മൂന്ന് വിശേഷണങ്ങളും മനുഷ്യരെ ഉദ്ദേശിച്ചാണെന്നത്രെ മുഫിറുകളിൽ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അപ്പോൾ, ഒന്നാമത്തെ വിഭാഗം ( ) നമ സ്കാരങ്ങളിലോ, അല്ലെങ്കിൽ ജിഹാദിലോ (ധർമയുദ്ധത്തിലോ) അണിനിരന്നവരും, രണ്ടാമത്തെ വിഭാഗം ( ) സദുപദേശം ചെയ്തും മറ്റും ജനങ്ങളെ ദുഷ്ക്കർമ ങ്ങളിൽനിന്ന് തടയുന്നവരും, അല്ലെങ്കിൽ ധർമയുദ്ധത്തിൽ കുതിര മുതലായവയെ നിയ ന്ത്രിക്കുന്നവരും, മൂന്നാമത്തെത് ( ) പാരായണവും, തസ്ബീഹ് മുതലായ ദൈവകീർത്തനങ്ങളും നടത്തുവരും ആയിരിക്കും ഉദ്ദേശ്യം. വേറെയും ചില മലക്കുകൾക്ക് ഇങ്ങിനെയുള്ള കാര്യങ്ങളിൽ ചില പങ്കുകളുണ്ടെന്ന് സൂ: ഫാത്വിറിൽവെച്ചു നാം കണ്ടതാണ്; മൂന്നു വിശേഷണങ്ങൾകൊണ്ടും വിശേഷിപ്പിക്കപ്പെട്ടവർ ആരാ ണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലാത്തത്കൊണ്ടും, ഓരോ വിശേഷണവും അർത്ഥവ്യാപ്തി യുള്ള വാക്കുകളായതുകൊണ്ടുമാണ് ഇവിടെയും, ഇതുപോലെ താഴെ സൂറത്തുകളിലെ ചില സത്യവാചകങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുവാൻ കാരണം. അല്ലാഹുവിന്റെ നാമങ്ങളാൽ മാത്രമേ നമുക്ക് സത്യം ചെയ്തുകൂടൂ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവൻ ഇഷ്ടപ്പെടുന്ന ഏതുകൊണ്ടും അവന് സത്യം ചെയ്യാ വുന്നതാണ്. മലക്കുകൾ, സൂര്യൻ, ചന്ദ്രൻ, രാത്രി, പകൽ, കാലം ഇങ്ങിനെ പലതിന്റെയും പേരിലും സത്യങ്ങൾ കാണാം. ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാ രത്തിൽ നമ്മുടെ ചിന്തയും ശ്രദ്ധയും തട്ടി ഉണർത്തുന്നവയായിരിക്കും അവ. സത്യം ചെയ്തുകൊണ്ട് പ്രസ്താവിക്കുന്ന കാര്യത്തിന്റെ ദൃഢതയും, ഗൗരവവും വെളിപ്പെടു ത്തുകയാണ് സത്യങ്ങൾകൊണ്ടുദ്ദേശിക്കുന്നത്. മൂന്ന് വിഭാഗം ആത്മാക്കളുടെ പേരിൽ -അത് മനുഷ്യരാകട്ടെ, മലക്കുകളാകട്ടെസത്യം ചെയ്തുകൊണ്ട് തൗഹീദിനെ (ഏക ദൈവ വിശ്വാസത്തെ)യാണ് അല്ലാഹു ഇവിടെ ദൃഢപ്പെടുത്തിയിരിക്കുന്നത്. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്റെയും റ∫് എന്ന് ആദ്യം മൊത്തത്തിൽ പറഞ്ഞ ശേഷം, ഉദയസ്ഥാനങ്ങളുടെ റ∫ും ( ) എന്ന് പ്രത്യേകം എടുത്തുപറഞ്ഞത് ശ്രദ്ധാർഹമാകുന്നു. മഹത്തായ ഒരു നിത്യദൃഷ്ടാ ന്തത്തെയാണത് കുറിക്കുന്നത്. സൂര്യോദയസ്ഥാനം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. സൂര്യന്റെതുമാത്രമല്ല, ചന്ദ്രൻ, ശുക്രൻ മുതലായവയുടെ ഉദയസ്ഥാനങ്ങളും മാറിമാ റിക്കൊണ്ടിരിക്കും. ഉദയസ്ഥാനങ്ങളുടെമാറ്റം അനുസരിച്ച് അസ്തമയസ്ഥാനങ്ങളിലും മാറ്റം ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് സൂ: ഉദയസ്ഥാനങ്ങളുടെയും, അസ്ത മയസ്ഥാനങ്ങളുടെയും റ∫് ( ) എന്നും പറഞ്ഞിരിക്കുന്നത്. അതെല്ലാം കൈകാര്യം ചെയ്യുന്ന അല്ലാഹുവിന്റെ മഹാ ശക്തിയെയും മഹാനുഗ്രഹ ത്തെയും ഓർമപ്പെടുത്തുകയാണ് ഇതുകൊണ്ടുദ്ദേശ്യം.
37:6–10

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِزِينَةٍ ٱلۡكَوَاكِبِ

وَحِفۡظٗا مِّن كُلِّ شَيۡطَٰنٖ مَّارِدٖ

لَّا يَسَّمَّعُونَ إِلَى ٱلۡمَلَإِ ٱلۡأَعۡلَىٰ وَيُقۡذَفُونَ مِن كُلِّ جَانِبٖ

Passage continues through verse 37:10.

(6) നിശ്ചയമായും (ഭൂമിയോട്) ഏറ്റവും അടുത്ത ആകാശത്തെ നക്ഷ ത്രങ്ങളാകുന്ന അലങ്കാരംകൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു (7) മുരട്ടുശീലക്കാരായ എല്ലാ പിശാചിൽ നിന്നും കാവലായും (ആ ക്കിയിരിക്കുന്നു) (8) (അതിനാൽ) അ്ലായിലേക്ക് ധ ഉന്നത സമൂഹത്തി ലേക്ക് പ അവർ ചെവികൊടുത്തു കേൾക്കയില്ല. അവർ എറി യപ്പെടുകയും ചെയ്യും; (9) -തുരത്തിവിടുവാനായിട്ട്. (കൂ ടാതെ) നിരന്തരമായ ഒരു ശിക്ഷയും അവർക്കുണ്ട്: (10) പക്ഷേ, ആരെങ്കിലും (ഒരു) തട്ടിയെടുക്കൽ തട്ടിയെടുത്താൽ, തുളച്ചുചെല്ലുന്ന ഒരു തീജ്വാല ഉടനെ അവനെ പിൻതുടരുന്നതാണ്. (6) നിശ്ചയമായും നാം അലങ്കരിച്ചിരിക്കുന്നു, ഭംഗിയാക്കി അടുത്ത ആകാശത്തെ ഒരലങ്കാരംകൊണ്ട് നക്ഷത്രങ്ങളാകുന്ന (7) കാവലായിട്ടും, കാവലിന്നും എല്ലാ പിശാചിൽ നിന്നും മുരട്ടു ശീലനായ, പോക്കിരി (ധിക്കാരി)യായ (8) അവർ ചെവികൊടുക്കുക ( കേൾക്കാൻ ശ്രമിക്കുക)യില്ല സമൂഹത്തി)ലേക്ക് അവർ എറിയപ്പെടുകയും ചെയ്യും എല്ലാ ഭാഗത്തുനിന്നും (9) തുരത്തി(ആട്ടി)വിടുന്നതിന് അവർക്കുണ്ട് നിരന്തര (നീണ്ടു നിൽക്കുന്ന)ശിക്ഷ (10) പക്ഷേ, ആരെങ്കിലും, ഒരുവനൊഴികെ അവൻ (ഒരു)തട്ടിയെടുക്കൽ തട്ടിയെടുത്തു എന്നാലവനെ പിന്തുടരും തീജ്വാല, ഉൽക്ക തുളച്ചു ചെല്ലുന്ന (ശക്തിയേറിയ) ആകാശങ്ങൾ ഏഴെണ്ണമുണ്ടെന്നും, അവയിൽ ഭൂമിയോട് ഏറ്റവും അടുത്ത ആകാ ശത്തെ നക്ഷത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നുവെന്നും ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. സൂറത്തുൽ 17-ാം വചനത്തിന്റെ വ്യാഖ്യാ നത്തിലും മറ്റും നാം ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നക്ഷത്രങ്ങൾ മൂലം യാത്രകളിലും മറ്റും മനുഷ്യർക്ക് പല മാർഗദർശനങ്ങളും, അടയാളങ്ങളും ലഭിക്കുവാനുള്ളതിനെപ്പറ്റി സൂറത്തുന്നഹ്ലിൽ സൂചിപ്പിച്ചിട്ടുണ്ട് ( 16 ) ഇവയ്ക്ക് പുറമെ നക്ഷത്രങ്ങൾ മുഖേനയുള്ള മറ്റൊരു പ്രയോജനമായി എടുത്തുപറഞ്ഞിട്ടു ള്ളത് അവമൂലം പിശാചുക്കൾ എന്നുള്ളതാകുന്നു. അതുകൊ ണ്ടാണ് ഖത്താദഃ(റ) ഇപ്രകാരം പ്രസ്താവിക്കുന്നത്: "ഈ നക്ഷത്രങ്ങളെ മൂന്നു കാര്യ ങ്ങൾക്കായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു; അവൻ അവയെ ആകാശത്തിന്ന് അലങ്കാര വും, പിശാചുക്കളെ എറിയുന്നതും, മാർഗദർശനം നൽകുന്ന അടയാളങ്ങളും ആക്കിയി രിക്കുന്നു. മറ്റു പ്രകാരത്തിൽ അവയെപ്പറ്റി ആരെങ്കിലും വ്യാഖ്യാനിക്കുന്ന പക്ഷം, അവൻ പിഴക്കുകയും തന്റെ ഓഹരി (ഭാഗ്യം) താൻ നഷ്ടപ്പെടുത്തുകയും, അറിയാത്ത വിഷയ ത്തിൽ സാഹസപ്പെടുകയുമാണ് ചെയ്യുക' (ബു.) പ്രശ്നക്കാരെയും ജോത്സ്യക്കാരെയും ഉന്നംവെച്ചുകൊണ്ടുള്ളതാണ് ഈ പ്രസ്താവന. നക്ഷത്രങ്ങൾ മൂലം പിശാചുക്കളെ ആട്ടുന്നതിനെക്കുറിച്ച് ഇവിടെ എന്നപോലെ ഉം 18 ഉം വചനങ്ങളിലും, സൂ: ജിന്ന് 8 ഉം 9 ഉം വചനങ്ങളിലും വ്യക്ത മായ ഭാഷയിൽ തന്നെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഈ മൂന്നു സൂറത്തുകളിലും ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇതാണ് ക്കുകളാകുന്ന ഉന്നത സമൂഹത്തിൽനിന്ന് വല്ലതും കട്ടുകേൾക്കുവാനായി ഉപായത്തിൽ ആകാശത്തിലേക്ക് ചെല്ലുന്ന മുരട്ടുശീലക്കാരായ പിശാചുക്കളെ എറിഞ്ഞാട്ടുവാനും, അവരിൽനിന്ന് ആകാശത്തെ സുരക്ഷിതമാക്കുവാനും, അല്ലാഹു നക്ഷത്രങ്ങളെ ഉപ യോഗപ്പെടുത്തുന്നു. പിശാചുക്കൾ വല്ല വാർത്തയും തഞ്ചത്തിൽ കട്ടുകേൾക്കുവാൻ ശ്രമിച്ചാൽ അവർക്ക് നാനാഭാഗത്ത്നിന്നും ഏറ് ബാധിക്കും. അതവരെ ആട്ടികളയും. അവർക്ക് ഇതിനുപുറമെ വമ്പിച്ച ശിക്ഷനരകശിക്ഷ-ഉണ്ടായിരിക്കും. ഒരു പക്ഷേ, ധിക്കാ രികളായ വല്ല പിശാചുക്കളും എന്തെങ്കിലും ഒരു വാർത്ത തട്ടി എടുത്തു പോന്നാൽ തന്നെ, ഉടനെ തുളച്ചുചെല്ലുന്ന ശക്തിയേറിയ ഒരു ജ്വാല (ഉൽക്ക)അവനെ പിന്തുടർന്നു അവനെ നശിപ്പിക്കുകയും ചെയ്യും. ഇത്രയും സംഗതി കൾ പ്രസ്താവനകളിൽ നിന്ന് ആർക്കും സ്പഷ്ടമായി മനിലാക്കുവാൻ കഴിയും. ) എന്ന് പറഞ്ഞത് ആകാശലോകത്തുള്ള മലക്കുകളെ ക്കുറിച്ചാകുന്നു. ഭൂലോകത്തുള്ള ജിന്നുകളും മനുഷ്യരും അടങ്ങുന്ന സമൂഹത്തിന് അസ്ഫൽ ( ) എന്നും പറയപ്പെടും. മലക്കുകളിൽ തന്നെയുള്ള ഒരു പ്രത്യേക വിഭാഗമാണുദ്ദേശ്യമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.നിരന്തരമായ ശിക്ഷ( ഹ ജ്ജുക്കഡ ഏി വ ഹ പറഞ്ഞതു കൊണ്ടുദ്ദേശ്യം നരക ശിക്ഷയാണെന്ന് സൂ: മുൽക്ക് 56-ൽ നിന്നു മനിലാക്കാവുന്നതാണ്. എന്ന വാക്കിന് കൊള്ളിമീൻ, വീഴ്നക്ഷത്രം, ജ്യോതി്, ബാണനക്ഷത്രം, കുന്തമുന, ചാട്ടുളി, തീനാളം, തീജ്വാല, ഉൽക്ക എന്നൊക്കെയാണ് വാക്കർത്ഥം. നക്ഷത്രത്തിൽ നിന്ന് പുറപ്പെടുന്ന ഒരു ജ്വാല എന്നല്ലാതെ, ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യം എന്താണെന്ന് നമുക്ക് സൂക്ഷ്മമായി പറയുവാൻ വയ്യ. പിശാചു ക്കളെ എരിച്ചുകളയുമാറുള്ള അതിന്റെ ശക്തിയാണ്ൃ ജ്ജുയസ്ലിഗ (തുളച്ചുചെല്ലുന്ന) എന്ന വിശേ ഷണം കാണിക്കുന്നത്. അല്ലാമാ സയ്യിദ് ക്വുത്വ്ബ് (റ) മുതലായ പല മഹാൻമാരും പറഞ്ഞതുപോലെപി ശാച് കട്ടുകേൾക്കാൻ ചെല്ലുന്നതെങ്ങിനെയാണ് ? വാർത്ത തട്ടിയെടുക്കുവാൻ എങ്ങിനെ സാധിക്കുന്നു? ഉൽക്കമൂലം എറിയപ്പെടുമെന്ന് പറഞ്ഞത് എപ്രകാരമായിരിക്കും? ഇതൊന്നും സൂക്ഷ്മമായി പറയുവാൻ നമുക്ക് സാധ്യമല്ല. അവയെല്ലാം നമ്മുടെ അറിവിനും കാഴ്ചക്കും അതീതമായ കാര്യങ്ങളത്രെ. അല്ലാഹു പറഞ്ഞുതന്നതും, റസൂൽ˜വിവരിച്ചുതന്നതും മനിലാക്കുകയും, അതിൽ വിശ്വസിക്കുകയുമാണ് നമ്മുടെ കടമ. ബാഹ്യലോകത്തിന്റെ ബാഹ്യവശങ്ങളല്ലാതെ നമുക്ക് വല്ലതും അറിയാമോ?! ഉപരിലോകത്തേക്കുള്ള പ്രവേശനം തന്നെ തടയപ്പെടുകയും, കടുത്ത ശിക്ഷക്ക് വിധേയമാകുകയും ചെയ്യുന്ന പിശാച് അല്ലാ ഹുവിങ്കൽ എത്രമാത്രം ശപിക്കപ്പെട്ടവനാണെന്നും അവനെ ഉപദേശകനോ, ആരാധ്യനോ ആയി സ്വീകരിക്കുന്നത് എത്രമേൽ അബദ്ധമാണെന്നും ജനങ്ങൾപിശാചിന്റെ നേതൃത്വം സ്വീകരിച്ചവർമനി ലാക്കുകയാണ് ഇവിടെ പ്രധാന ഉദ്ദേശ്യം. ( "ജിന്ന്', "ശൈത്വാൻ', ആകാശത്തുനിന്ന് പിശാചിന്റെ കട്ടു കേൾവി എന്നിവയെക്കുറിച്ചും, ഇവയെ സംബന്ധിച്ച് തൽപരകക്ഷികളുടെ പല പിഴച്ച വാദങ്ങളെക്കുറിച്ചും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്)
37:11–16

فَٱسۡتَفۡتِهِمۡ أَهُمۡ أَشَدُّ خَلۡقًا أَم مَّنۡ خَلَقۡنَآۚ إِنَّا خَلَقۡنَٰهُم مِّن طِينٖ لَّازِبِۭ

بَلۡ عَجِبۡتَ وَيَسۡخَرُونَ

وَإِذَا ذُكِّرُواْ لَا يَذۡكُرُونَ

Passage continues through verse 37:16.

(11) (നബിയേ) അവരോട് അഭി പ്രായം (അഥവാ വിധി) ചോദിക്കുക: അവരാണോ സൃഷ്ടിക്കുവാൻ കൂടുതൽ പ്രയാസപ്പെട്ടവർ, അഥവാ നാം സൃഷ്ടിച്ചിട്ടുള്ള (മേൽപറഞ്ഞ) വരോ? നാം അവരെ, ഒട്ടുന്ന കളിമ ണ്ണിൽ നിന്നു സൃഷ്ടിച്ചിരിക്കയാണ്. (12) എങ്കിലും, നീ ആശ്ചര്യപ്പെടു കയാണ്; അവർ പരിഹസിക്കുകയും ചെയ്യുന്നു! (13) അവർക്ക് ഉപദേശം നൽക പ്പെട്ടാൽ അവർ ആലോചിക്കുന്നില്ല; (14) വല്ല ദൃഷ്ടാന്തവും കണ്ടാൽ അവർ പരിഹാസം കൊള്ളുകയും ചെയ്യുന്നു! (15) അവർ പറയുകയും ചെയ്യും: ഇത് പ്രത്യക്ഷമായ ജാലമല്ലാതെ (മ റ്റൊന്നും)അല്ല. (16) ഞങ്ങൾ മരണപ്പെടുകയും, മണ്ണും എല്ലുകളുമായിത്തീരുകയും ചെയ്തിട്ടോ നിശ്ചയമായും ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരാ കുന്നത്?! (11) എന്നാൽ അവരോട് നീ അഭിപ്രായം ചോദിക്കുക, വിധിതേടുക അവരാണോ കൂടുതൽ കാഠിന്യം (പ്രയാസം, ഊക്ക്, ശക്തി) ഉള്ളവർ സൃഷ്ടി യിൽ, സൃഷ്ടിക്കുവാൻ അഥവാ (അതല്ല) യാതൊരു കൂട്ടരോ നാം സൃഷ്ടിച്ച നിശ്ചയമായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നു കളിമണ്ണിനാൽ ഒട്ടുന്ന (12) എങ്കിലും (പക്ഷേ) നീ ആശ്ചര്യപ്പെടുകയാണ് അവർ പരിഹസിക്കയും ചെയ്യുന്നു. (13) അവർ ഉപദേശിക്ക (ഓർമിപ്പിക്ക) പ്പെട്ടാൽ അവർ ഓർമിക്കുക (ആലോചിക്കുക)യില്ല (14) അവർ കണ്ടാൽ വല്ല ദൃഷ്ടാന്തവും അവർ പരിഹാസം കൊള്ളും (15) അവർ പറയുകയും ചെയ്യും ഇതല്ല ജാലമല്ലാതെ പ്രത്യക്ഷമായ (16) ഞങ്ങൾ (നാം)മരണപ്പെട്ടാലോ മണ്ണായിത്തീരുകയും നമ്മളോ (ഞങ്ങളോ) എഴുന്നേൽപി ക്കപ്പെടുന്നവർ (ആകുന്നു)
37:17–21

أَوَءَابَآؤُنَا ٱلۡأَوَّلُونَ

قُلۡ نَعَمۡ وَأَنتُمۡ دَٰخِرُونَ

فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ فَإِذَا هُمۡ يَنظُرُونَ

Passage continues through verse 37:21.

(17) ഞങ്ങളുടെ പൂർവ്വികൻമാ രായ പിതാക്കളുമോ (-അവരും എഴു ന്നേൽപിക്കപ്പെടുകയോ)?! (18) (നബിയേ) പറയുക : അതെ, (അത് സംഭവിക്കും,) നിങ്ങ ളാകട്ടെ, നിന്ദ്യരുമായിരിക്കും (19) എന്നാലത് ധ ആ സംഭവം പ ഒരേ ഒരു അട്ടഹാസം മാത്രമായി രിക്കും; അപ്പോഴേക്കും, അവരതാ, (എഴു ന്നേറ്റ്) നോക്കുന്നുണ്ടായിരിക്കും! (20) അവർ (അപ്പോൾ) പറയു കയും ചെയ്യും : ഞങ്ങളുടെ നാശമേ! ഇത് പ്രതിഫലത്തിന്റെ ധ പ്രതിഫലന ടപടിയുടെ പ ദിവസമാണ്!!. (21) ഇതാണ് നിങ്ങൾ വ്യാജമാ ക്കിക്കൊണ്ടിരുന്ന (ആ) തീരുമാന ത്തിന്റെ ദിവസം! (17) നമ്മുടെ പിതാക്കളുമോ പൂർവ്വികൻമാരായ (18) നീ പറയുക അതെ നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് നിന്ദ്യർ, രൻമാർ, അപമാനിതർ (19) എന്നാൽ നിശ്ചയമായും അത് ഒരു അട്ട ഹാസം (വലിയ ശബ്ദം) മാത്രം ഒറ്റ അപ്പോൾ അവരതാ നോക്കിക്കൊണ്ട്, നോക്കും (20) അവർ പറയുകയും ചെയ്യും ഞങ്ങ ളുടെ നാശമേ ഇത് പ്രതിഫലത്തിന്റെ (നടപടി എടുക്കലിന്റെ) ദിവസ മാണ് (21) ഇത് തീരുമാനത്തിന്റെ ദിവസമാണ് നിങ്ങൾ ആയി രുന്നതായ അതിനെ വ്യാജമാക്കുക. മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന ഈ മുശ്രിക്കുകളെ സൃഷ്ടിക്കുവാനാണോ അധികം പ്രയാസമുള്ളത്, അതോ മേൽപറഞ്ഞ ആകാശം, ഭൂമി, നക്ഷത്രങ്ങൾ, തീജ്വാ ലകൾ, പിശാചുക്കൾ മുതലായവയെ സൃഷ്ടിക്കുവാനോ പ്രയാസം? എന്ന് ആലോ ചിച്ചു നോക്കുവാൻ അവരെ ആഹ്വാനം ചെയ്യുന്നതാണ് 11-ാം വചനം. അവയെല്ലാം ചെയ്യുന്നവന്നുണ്ടോ ഇവരുടെ കാര്യത്തിൽ വല്ല പ്രയാസവും?! എന്ന് സാരം. ഒട്ടുന്ന കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചുവെന്നു പറഞ്ഞത് മനുഷ്യന്റെ ആദ്യ സൃഷ്ടിയെ ചൂണ്ടിക്കാട്ടുന് നതാണ്. (സൂ: സജദഃ 7 ഉം 8 ഉം നോക്കുക.) ഈ അവസാനത്തെ വാക്യം അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അവരോട് പറയപ്പെടു ന്നതായിരിക്കാം. അവർ തമ്മിൽ പറയുന്നതായിരിക്കുവാനും സാധ്യതയുണ്ട്. ഒരു അട്ട ഹാസം ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം സൂ: യാസീനിലും മറ്റും വിവരിച്ചി ട്ടുണ്ടല്ലോ. അവിശ്വാസികളെ സംബന്ധിച്ച് മലക്കുകളോടുണ്ടാകുന്ന ചില ഉത്തരവുക ളാണ് അടുത്ത വചനത്തിൽ വരുന്നത്. വിഭാഗം - 2
37:22–24

۞ٱحۡشُرُواْ ٱلَّذِينَ ظَلَمُواْ وَأَزۡوَٰجَهُمۡ وَمَا كَانُواْ يَعۡبُدُونَ

مِن دُونِ ٱللَّهِ فَٱهۡدُوهُمۡ إِلَىٰ صِرَٰطِ ٱلۡجَحِيمِ

وَقِفُوهُمۡۖ إِنَّهُم مَّسۡـُٔولُونَ

(22) അക്രമം ചെയ്തിട്ടുള്ളവ രെയും അവരുടെ ഇണകളെയും, അവർ ആരാധിച്ചുവന്നിരുന്നവരെയും നിങ്ങൾ ഒരുമിച്ചുകൂട്ടുവിൻ, (23) (അതെ) അല്ലാഹുവിന് പുറമെ (ആരാധിച്ചു വന്നവയെ), എന്നിട്ട് അവരെ കത്തിജ്വലിക്കുന്ന നരകത്തിന്റെ പാതയിലേക്ക് നയിക്കു വിൻ! (24) അവരെ നിറുത്തുകയും ചെയ്യുവിൻ - നിശ്ചയമായും അവർ ചോദ്യം ചെയ്യപ്പെടുന്നവരാണ്. (22) നിങ്ങൾ ശേഖരിക്കുവിൻ, ഒരുമിച്ചുകൂട്ടുവിൻ അക്രമം ചെയ്തവരെ അവരുടെ ഇണകളെയും അവർ ആയിരുന്നതിനെയും ആരാധിക്കുക (23) അല്ലാഹുവിന് പുറമെ എന്നിട്ട് അവരെ നിങ്ങൾ നയിക്കുവിൻ, വഴികാട്ടുവിൻ പാത(വഴി)യിലേക്ക് ജ്വലിക്കുന്ന (കത്തുന്ന)നരകത്തിന്റെ (24) അവരെ നിങ്ങൾ നിറുത്തുകയും ചെയ്യുവിൻ നിശ്ചയമായും അവർ ചോദിക്കപ്പെടുന്നവരാണ് സജ്ജനങ്ങളുടെ ഇണകൾ അവരോടൊപ്പം സ്വർഗത്തിൽ സുഖിക്കുമെന്ന് സൂ: യാസീൻ 56 ലും മറ്റും പ്രസ്താവിച്ചിരിക്കുന്നതുപോലെ, അവിശ്വാസികളുടെ ഇണകൾ ശിക്ഷയിൽ അവരോടൊപ്പവും ഉണ്ടായിരിക്കുമെന്ന് അല്ലാഹു ഇവിടെ പ്രസ്താവിക്കു ന്നു. പക്ഷേ, സൽക്കർമികളായ ഇണകൾക്ക്മാത്രമേ സൽക്കർമികളൊന്നിച്ച് സുഖിക്കു വാനുള്ള സൽഭാഗ്യവും, ദുഷ്ക്കർമികളായ ഇണകൾക്ക് മാത്രമേ ദുഷ്ക്കർമികളൊന്നിച്ച് ശിക്ഷ അനുഭവിക്കുവാനുള്ള ദുർഭാഗ്യവും ഉണ്ടാകുകയുള്ളുവെന്ന് പറയേണ്ടതില്ല. ഇതിന് തന്നെ ധാരാളം തെളിവുകൾ കാണാം. ˜ പറയുന്നു: ഒരു അടിയാന്റെ കാലടികൾ (വിചാരണവേളയിൽ) അവൻ ചോദ്യം ചെയ്യപ്പെടാതെ നീങ്ങുകയില്ല, അതായത്: അവന്റെ ആയുഷ്കാലത്തെക്കുറിച്ച് അതെന്തിൽ ചിലവഴിച്ചുവെന്നും, അവന്റെ അറിവിനെക് കുറിച്ച് അതുകൊണ്ടെന്ത് പ്രവർത്തിച്ചുവെന്നും, അവന്റെ ധനത്തെക്കുറിച്ച് അതെവിടെനിന്ന് സമ്പാദിച്ചുവെന്നും എന്തിൽ ചിലവഴിച്ചുവെന്നും, അവന്റെ ശരീരത്തെക്കുറിച്ച് അതിനെ എന്തിൽ വിനിയോ ഗിച്ചു എന്നും! (തി.) അക്രമികളോടും, അവരുടെ ആരാധ്യൻമാരോടും ഇപ്രകാരം ചോദി ക്കപ്പെടും:
37:25–26

مَا لَكُمۡ لَا تَنَاصَرُونَ

بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ

(25) (അക്രമികളേ,)നിങ്ങൾക്കെ ന്താണ്, നിങ്ങൾ അന്യോ ന്യം സഹാ യിക്കുന്നില്ല (26) പക്ഷേ, ഇന്ന് അവർ കീഴട ങ്ങിയവരാണ്. (25) നിങ്ങൾക്കെന്താണ് നിങ്ങളന്യോന്യം സഹായിക്കുന്നില്ല (26) എങ്കിലും, പക്ഷേ അവർ ഇന്ന് കീഴടങ്ങിയവരാണ് നിങ്ങൾ ഇഹത്തിൽവെച്ച് അന്യോന്യം സഹായിച്ചും, സഹകരിച്ചും വന്നിരുന്നു. നിങ്ങ ളുടെ ആരാധ്യവസ്തുക്കൾ നിങ്ങളെ സഹായിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ആരും അന്യോന്യം സഹായിക്കുന്നില്ലല്ലോ ? എന്ന് അവരെ നിന്ദിച്ചുകൊ ണ്ടുള്ള ചോദ്യമാണിത്. അല്ലാഹു തന്നെ അതിന് മറുപടിയും പറയുന്നു : ഇതിന് കാര ണം, അവർ ഇന്ന് തികച്ചും ദുർ∫ലരും നി ഹായരുമായി കീഴൊതുങ്ങിയിരിക്കുകയാ ണ്. അവരുടെ മുമ്പത്തെ ധിക്കാരവും, നിഷേധവുമല്ലാം ഇന്ന് അവരെ വിട്ടുമാറിയിരി ക്കുന്നു.
37:27–28

وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ

قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ

(27) അവർ അന്യോന്യം ചോദ്യം ചെയ്തുകൊണ്ട് ചിലർ ചിലരുടെ നേരെ മുന്നിടും (തിരിയും) (28) അവർ പറയും: നിങ്ങൾ ഞങ്ങളുടെ അടുക്കൽ വലത്വശത്തു കൂടി വന്നിരുന്നുവല്ലോ! (27) മുന്നിടും, തിരിയും അവരിൽ ചിലർ ചിലരിൽ അന്യോന്യം ചോദ്യം ചെയ്തുകൊണ്ട് (28) അവർ പറയും നിശ്ചയമായും നിങ്ങളായിരുന്നു ഞങ്ങളുടെ അടുക്കൽ വരുക വലത് വശത്തുകൂടി എന്നു പറഞ്ഞതിന്റെ താൽപര്യം, ശക്തിയായും, അധി കാരസ്വരത്തിലും വഴിപിഴപ്പിക്കുവാൻ ചെല്ലുക എന്നാകുന്നു. ഇത് നേതാക്കളുടെ നേരെ നീതർക്കുള്ള ആക്ഷേപമാണ്. നേതാക്കളുടെ മറു പടി ഇപ്രകാരമായിരിക്കും:
37:29–32

قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ

وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمٗا طَٰغِينَ

فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ

Passage continues through verse 37:32.

(29) അവർ പറയും: പക്ഷേ, നിങ്ങൾ (സ്വയം തന്നെ) വിശ്വാസി കളായിരുന്നില്ല; (30) ഞങ്ങൾക്ക് നിങ്ങളുടെ മേൽ യാതൊരധികാരശക്തിയും ഉണ്ടായി രുന്നതുമില്ല, എങ്കിലും, നിങ്ങൾ (സ്വ യം) അതിക്രമികളായ ഒരു ജനതയാ യിരുന്നു. (31) ആകയാൽ, നമ്മുടെ രക്ഷി താവിന്റെ വാക്ക് നമ്മുടെമേൽ യഥാർത്ഥമായി ഭവിച്ചു. നാം നിശ്ച യമായും (ശിക്ഷ)ആസ്വദിക്കുന്നവർ തന്നെ. (32) എന്നാൽ, ഞങ്ങൾ നിങ്ങളെ വഴിതെറ്റിച്ചു; (കാരണം) നിശ്ചയമായും ഞങ്ങൾ വഴിതെറ്റിയവരായിരുന്നു. (29) അവർ പറയും പക്ഷേ നിങ്ങളായിരുന്നില്ല വിശ്വാ സികൾ (30) ർസ്ലിര സ്ലിലിവ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല നിങ്ങളുടെ മേൽ ഒരു അധികാര ശക്തിയും എങ്കിലും നിങ്ങളായിരുന്നു അതിരു കവിഞ്ഞ (അതിക്രമികളായ) ഒരു ജനത (31) ആകയാൽ നമ്മുടെ മേൽ യഥാർത്ഥമായി, അവകാശപ്പെട്ടു നമ്മുടെ റ∫ിന്റെ വാക്ക് നിശ്ചയ മായും നാം അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വർ തന്നെ (32) എന്നാൽ ഞങ്ങൾ നിങ്ങളെ വഴിതെറ്റിച്ചു നിശ്ചയമായും ഞങ്ങളായിരുന്നു വഴി തെറ്റിയവർ ആരോപണങ്ങൾകൊണ്ടോ, പ്രത്യാരോപണങ്ങൾകൊണ്ടോ ഒരു ഫലവും ഇരുവി ഭാഗക്കാർക്കും ലഭിക്കുവാനില്ല. ഇരുകൂട്ടർക്കും രക്ഷാമാർഗം നഷ്ടപ്പെട്ടിരിക്കുന്നു.
37:33–37

فَإِنَّهُمۡ يَوۡمَئِذٖ فِي ٱلۡعَذَابِ مُشۡتَرِكُونَ

إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ

إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ

Passage continues through verse 37:37.

(33) എന്നാൽ, അന്നത്തെ ദിവസം അവർ (എല്ലാവരും) ശിക്ഷ യിൽ പങ്കാളികളായിരിക്കുന്നതാണ്. (34) നിശ്ചയമായും കുറ്റവാളിക ളെക്കൊണ്ട് നാം അപ്രകാരമത്രെ ചെയ്യുക (35) (കാരണം) അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ, അവർ അഹംഭാവം കാണിക്കുകയായിരുന്നു. (36) അവർ പറയുകയും ചെയ്യും: ഒരു ഭ്രാന്തനായ കവിക്കുവേണ്ടി നാം നമ്മുടെ ഇലാഹുകളെ ധ ആരാധ്യവ സ്തുക്കളെ പ ഉപേക്ഷിക്കുന്നവ രാണോ?! (37) പക്ഷേ, (അതൊന്നുമല്ല) അദ്ദേഹം യഥാർത്ഥം കൊണ്ടു വന്നി രിക്കുകയും, "മുർസലു'കളെ സത്യ മാ(ക്കി സ്ഥാപി)ക്കുകയും ചെയ്തി രിക്കയാണ്. (33) എന്നാൽ അവർ അന്നത്തെ ദിവസം ശിക്ഷയിൽ പങ്കുചേർന്നവരാണ്, കൂട്ടുകാരാണ് (34) നിശ്ചയമായും നാം അപ്രകാരമാണ് ചെയ്യുക കുറ്റവാളികളെക്കൊണ്ട് (35) കാരണം അവരായിരുന്നു അവരോട് പറയപ്പെട്ടാൽ ഒരു ഇലാഹും ഇല്ല അല്ലാഹു ഒഴികെ (എന്ന്) അവർ ഗർവ്വ് (അഹംഭാവം) കാണിച്ചിരുന്നു (36) അവർ പറയുകയും ചെയ്യും ഞങ്ങളോ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ (ദൈവങ്ങളെ)ഉപേക്ഷിക്കുന്നവരാകുന്നു ഒരു കവിക്കുവേണ്ടി ഭ്രാന്തനായ (37) എങ്കിലും അദ്ദേഹം വന്നിരിക്കുന്നു യഥാർത്ഥവും കൊണ്ട് അദ്ദേഹം സത്യമാക്കുകയും ചെയ്തിരിക്കുന്നു മുർസലുകളെ "ഭ്രാന്തൻ, കവി' എന്നൊക്കെ പറയുന്നത് നബി˜തിരുമേനി ˜ യെ ഉദ്ദേശിച്ചുകൊ ണ്ടാണ്. അടുത്ത വചനത്തിൽ അവിശ്വാസികളെ അഭിമുഖീകരിച്ചു പറയുന്നു:
37:38–44

إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ

وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ

إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ

Passage continues through verse 37:44.

(38) (ഹേ, അവിശ്വാസികളേ) നിശ്ചയമായും നിങ്ങൾ വേദനയേ റിയ ശിക്ഷ ആസ്വദിക്കുന്നവർതന്നെ യാണ്. (39) നിങ്ങൾ പ്രവർത്തിച്ചുകൊ ണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതി ഫലം നൽകപ്പെടുന്നതുമല്ല. (40) അല്ലാഹുവിന്റെ കളങ്കരഹി തരാക്കപ്പെട്ട (ശുദ്ധന്മാരായ)അടി യാൻമാരൊഴികെ, (41) അക്കൂട്ടരാകട്ടെ, അവർക്ക് അറിയപ്പെട്ടതായ ഉപജീവനമുണ്ടായി രിക്കും (42) അതായത് ; (സുഖഭോജ്യ ങ്ങളായ) പഴവർഗങ്ങൾ, അവർ, ആദ രിക്കപ്പെട്ടവരുമായിരിക്കും; (43) സൗഭാഗ്യത്തിന്റെ സ്വർഗങ്ങ ളിൽ! (44) ചില (ഉന്നതതരം) കട്ടിലു കളിൽ പരസ്പരം അഭിമുഖരായി ക്കൊണ്ട്. (38) നിശ്ചയമായും നിങ്ങൾ ശിക്ഷ ആസ്വദിക്കുന്നവർ തന്നെ വേദനയേറിയ (39) നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുമില്ല നിങ്ങൾ ആയിരുന്നതിനല്ലാതെ നിങ്ങൾ പ്രവർത്തിക്കും (40) അല്ലാഹുവിന്റെ അടിയാന്മാരൊഴികെ ശുദ്ധിയാക്ക (നിഷ്കളങ്കരാ ക്കതെളിയിച്ചെടുക്ക)പ്പെട്ടവരായ (41) അക്കൂട്ടരാകട്ടെ അവർക്കുണ്ട് ഉപജീവനം, ആഹാരം അറിയപ്പെട്ട, നിർണയപ്പെട്ട (42) അതായത് പഴ(ഫ ലവർഗ)ങ്ങൾ (സുഖഭോജ്യങ്ങൾ) അവർ ആദരിക്കപ്പെട്ടവരുമാണ് (43) സ്വർഗങ്ങളിൽ സൗഭാഗ്യത്തിന്റെ, അനുഗ്രഹത്തിന്റെ (44) ചില കട്ടിലുകളിൽ അന്യോന്യം അഭിമുഖരായിക്കൊണ്ട്. സ്വർഗത്തിൽ വിശപ്പും ദാഹവും അനുഭവപ്പെടുകയില്ല (ത്വാഹാ ; 118, 119) അതു കൊണ്ട് അവിടെ ഭക്ഷണം കഴിക്കുന്നത് വിശപ്പിനുവേണ്ടിയും, പാനീയം ഉപയോഗിക്കു ന്നത് ദാഹത്തിനുവേണ്ടിയും ആയിരിക്കയില്ല ; ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി യായിരിക്കും. അതുകൊണ്ടാണ് അവരുടെ ഉപജീവനം സുഖഭോജ്യങ്ങളായ പഴവർഗ ങ്ങളാണ് ( ) എന്നു പറഞ്ഞിരിക്കുന്നത്. ബന്ധുമിത്രാദികളും, സ്വന്തക്കാരും സ്വർഗീ യസോഫകളിലും, പര്യങ്കകളിലും ചാരിയിരുന്നു സല്ലപിക്കുന്നതിനെപ്പറ്റിയാണ് 44-ാം ആ ഉദ്യാനസല്ലാപവേളയെ അല്ലാഹു വിവരിക്കുന്നു:
37:45–49

يُطَافُ عَلَيۡهِم بِكَأۡسٖ مِّن مَّعِينِۭ

بَيۡضَآءَ لَذَّةٖ لِّلشَّـٰرِبِينَ

لَا فِيهَا غَوۡلٞ وَلَا هُمۡ عَنۡهَا يُنزَفُونَ

Passage continues through verse 37:49.

(45) ഉറവ് പൊട്ടിയൊഴുകുന്ന (പാനീയ)ജലത്തിന്റെ നിറകോപ്പയും കൊണ്ട് അവരിൽ ചുറ്റി നടക്കപ്പെടും; (46) വെള്ളനിറമുള്ളതും, കുടി ക്കുന്നവർക്കു രുചികരമായതും! (47) അതിൽ യാതൊരു കെടു തിയും (ഉണ്ടാകുക)ഇല്ല ; അവർക്ക് അതിനാൽ ലഹരി ഏർപ്പെടുകയുമി ല്ല. (48) അവരുടെ അടുക്കൽ (പര ദൃഷ്ടിവെക്കാതെ)ദൃഷ്ടിയെ നിയ ന്ത്രിക്കുന്ന തരളനേത്രകളായ സ്ത്രീകളും ഉണ്ടായിരിക്കും. (49) അവർ (പക്ഷിക്കൂടുകളിൽ) സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകൾ പോലെയിരിക്കും. (45) ചുറ്റി നടക്കപ്പെടും അവരിൽ നിറകോപ്പയുമായി ഉറവുപൊട്ടിയൊഴുകുന്ന ജലത്തിന്റെ (46) വെളുത്തതായ രുചികരമായ കുടിക്കുന്നവർക്ക് (47) അതിലില്ല ഒരു കെടുതലും, കേടും അവരില്ലതാനും അതിനാൽ അവർക്ക് ലഹരി (മത്ത്, മയക്കം)പിടിപെടും (48) അവരുടെ അടുക്കലുണ്ടായിരിക്കും ദൃഷ്ടി(കണ്ണു)ചുരു ക്കുന്ന (നിയന്ത്രിക്കുന്ന)സ്ത്രീകൾ തരള (വിശാല) നേത്രങ്ങൾ (49) അവ രാണെന്നപോലെയിരിക്കും മുട്ട സൂക്ഷിച്ചു(ഒളിച്ചു)വെക്കപ്പെട്ട പാനീയം നിറച്ചുവെച്ച കോപ്പക്കാണ് എന്നു പറയുന്നത്. സ്വർഗത്തിൽ ശുദ്ധജലത്തിന്റെയും, പാലിന്റെയും, കള്ളിന്റെയും, തേനിന്റെയും അരുവികൾ ഒഴുകു ന്നതായി സൂ:മുഹമ്മദ് 15-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുകൊ ണ്ടാണ് ഉറവുപൊടിഞ്ഞുണ്ടാകുന്നത് ( ജ്ഞുഞ്ചില ) എന്ന് പാനീയത്തെ വിശേഷിപ്പിച്ചിരിക്കുന്ന ത്. അവതരിക്കുന്ന കാലത്തും, അതിനുശേഷം ഇന്നുവരെയും -ഈ പരി ഷ്കൃത യുഗത്തിൽ പോലുംമനുഷ്യരിൽ കള്ള്മുതലായ പാനീയങ്ങൾക്കുള്ള സ്ഥാനം പ്രസിദ്ധമാണ്. എന്നാൽ, സ്വർഗത്തിലെ കള്ളും, ഇതര പാനീയങ്ങളും, ഈ ലോകത്തിനെ നാമമാത്ര സാമ്യമാണുള്ളത്. നമുക്ക് പരിചയമുള്ള വാക്കുകളില ല്ലാതെ നമുക്ക് അതിനെപ്പറ്റി വിവരിച്ചുതരുവാൻ വഴിയില്ലല്ലോ. ഇഷ്ടംപോലെ എവി ടെയും, കിട്ടാവുന്ന വിധം അവ ഒഴുകിക്കൊണ്ടിരിക്കും. കൗതുകവും, പരിശുദ്ധത യും വിളങ്ങുന്ന സ്ഫടികസമാനമായ വെള്ളവർണം! പുളിപ്പോ, ചവർപ്പോ, മറ്റു കെടുതലു കളോ ഇല്ലാതെ അങ്ങേയറ്റം രുചികരവും! ഉപയോഗിച്ചാൽ, തലചുറ്റലോ, മയക്കമോ, മത്തോ ഒന്നും തന്നെ പിടിപെടുകയില്ല. തികച്ചും ആനന്ദകരം. എങ്ങും എഴുന്നേറ്റു പോയി കൊണ്ടു വരേണ്ടതുമില്ല. ഇരിക്കുന്നേടത്തുതന്നെ കൊണ്ടു വന്ന് നിറക്കോപ്പക ളുമായി സ്വർഗീയ ബാലന്മാർ അവരിൽ ചുറ്റിനടന്നു കൊടുത്തുകൊണ്ടിരിക്കും! കൂടാതെ, പരന്മാരിലേക്ക് ഒട്ടും ദൃഷ്ടി പതിക്കാതെ, സ്വന്തം വരൻമാരിൽ മാത്രം ദൃഷ്ടി പതിക്കുന്ന പതിവ്രതകളും, സൗന്ദര്യം വമിക്കുന്നതും അത്യാകർഷകമായ വിശാല നേത്രങ്ങളോടു കൂടിയവരുമായ തരുണീമണികളും, അവരൊന്നിച്ചുണ്ടായിരിക്കും. പക്ഷി ക്കൂടുകളിൽ മാർദ്ദവമേറിയ തൂവലുകൾക്കിടയിൽ സൂക്ഷിക്കപ്പെട്ടതും, കൈതൊട്ടോ പൊടിയാടിയോ, നിറഭേദം വരാത്തതുമായമുട്ടകളെപോലെ, വടിവൊത്തു മൃദുലമായി അഴകാർന്നവരായിരിക്കും അവർ. (സ്ത്രീകളുടെ സൗന്ദര്യവർണനകളിൽ അവരെ മുട്ട കളോട് ഉപമിക്കൽ അറബികളിൽ പതിവുള്ളതാണ്.) ഇങ്ങിനെ വിവിധ തരത്തിലുള്ള ആനന്ദജീവിതം ആസ്വദിച്ചുകൊണ്ടിരിക്കും മദ്ധ്യെ അവരിൽ നടക്കുന്ന ഒരു സംഭാഷണ രംഗം അല്ലാഹു വിവരിക്കുന്നു:
37:50–53

فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ

قَالَ قَآئِلٞ مِّنۡهُمۡ إِنِّي كَانَ لِي قَرِينٞ

يَقُولُ أَءِنَّكَ لَمِنَ ٱلۡمُصَدِّقِينَ

Passage continues through verse 37:53.

(50) അങ്ങനെ, അവർ അന്യോ ന്യം ചോദിച്ചുകൊണ്ട് ചിലർ ചില രുടെ നേരെ മുന്നിടും (തിരിയും) (51) അവരിൽ ഒരു വക്താവ് പറയും: നിശ്ചയമായും എനിക്കൊരു സഹചാരി (ഉറ്റസ്നേഹിതൻ) ഉണ്ടാ യിരുന്നു: (52) അവൻ പറയുമായിരുന്നു: (പുനരുത്ഥാനം)സത്യമെന്നു വിശ്വസി ക്കുന്നവരിൽ പെട്ടവൻ തന്നെ യാണോ നീ? (53) നാം മരണപ്പെടുകയും, മണ്ണും എല്ലുകളുമായിത്തീരുകയും ചെയ്താൽ, നിശ്ചയമായും നാം (പ്ര തിഫല)നടപടി എടുക്കപ്പെടുന്നവർ ആയിരിക്കുകയോ (50) അവരിൽ നിന്ന് നിശ്ചയമായും ഞാൻ എനിക്കുണ്ടാ യിരുന്നു ഒരു സഹചാരി, ചങ്ങാതി (52) അവൻ പറയും നിശ്ചയ മായും നീയാണോ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരിൽ (53) നാം മരിച്ചിട്ടാണോ നാം മണ്ണായിത്തീരുകയും എല്ലുകളും നാം ആയിരിക്കയോ നടപടി എടുക്കപ്പെടുന്ന (പ്രതിഫലം നൽകപ്പെടുന്ന)വർ തന്നെ. തനിക്ക് ഇഹത്തിൽവെച്ചുണ്ടായിരുന്ന ഒരു സ്നേഹിതനെപ്പറ്റി അദ്ദേഹം ഓർക്കുക യാണ്, അയാൾ മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന ആളായിരുന്നു. അയാൾ മുമ്പ് തന്നോട് പറഞ്ഞ ചില വാക്കുകളാണദ്ദേഹം ഉദ്ധരിക്കുന്നത്. ഈ സ്നേഹിതന്റെ ഇപ്പോ ഴത്തെ സ്ഥിതിഗതിയെന്താണെന്നറിയുവാൻ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി തന്റെ കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
37:54–57

قَالَ هَلۡ أَنتُم مُّطَّلِعُونَ

فَٱطَّلَعَ فَرَءَاهُ فِي سَوَآءِ ٱلۡجَحِيمِ

قَالَ تَٱللَّهِ إِن كِدتَّ لَتُرۡدِينِ

Passage continues through verse 37:57.

(54) അദ്ദേഹം (കൂട്ടുകാരോട്) പറയും: നിങ്ങൾ എത്തിനോക്കു (വാൻ ഉദ്ദേശിക്കു)ന്നവരാണോ? (55) എന്നിട്ട് അദ്ദേഹം എത്തിനോ ക്കും, അപ്പോൾ അദ്ദേഹം അവനെ ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തിൽ കാണുന്നതാണ്. (56) അദ്ദേഹം (അവനോട്)പ റയും: അല്ലാഹുവിനെതന്നെ (സത്യം)! നിശ്ചയമായും നീ എന്നെ നാശത്തിലകപ്പെടുത്തിയേക്കുമായി രുന്നു! (57) എന്റെ രക്ഷിതാവിന്റെ അനു ഗ്രഹം ഇല്ലായിരുന്നുവെങ്കിൽ, ഞാൻ (ഇതിൽ) ഹാജറാക്കപ്പെടുന്നവരിൽ ഉൾപ്പെടുകതന്നെ ചെയ്യുമായിരുന്നു ! (54) അദ്ദേഹം പറയും നിങ്ങളാണോ എത്തി(പാളി, ചെന്നു) നോക്കുന്നവർ (55) എന്നിട്ടദ്ദേഹം എത്തിനോക്കും അപ്പോഴവനെ കാണും ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തിൽ, നടുവിൽ (56) അദ്ദേഹം പറയും അല്ലാഹുവിനെത്തന്നെ (സത്യം) നിശ്ചയമായും നീ ആയേക്കുമാ യിരുന്നു എന്നെ നഷ്ടത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ. (57) ഇല്ലായിരുന്നെങ്കിൽ എന്റെ റ∫ിന്റെ അനുഗ്രഹം ഞാൻ ആകുക തന്നെ ചെയ്തിരുന്നു ഹാജരാക്കപ്പെടുന്നവരിൽ. അപകടത്തിലാക്കുവാൻ നീ ശ്രമിച്ചുവെങ്കിലും അല്ലാഹു എന്നെ കാത്തുരക്ഷിച്ചു, എന്ന് സാരം. അദ്ദേഹം തന്റെ കൂട്ടുകാരെ അഭിമുഖീകരിച്ച് ഇങ്ങിനെ പറയും:
37:58–59

أَفَمَا نَحۡنُ بِمَيِّتِينَ

إِلَّا مَوۡتَتَنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُعَذَّبِينَ

(58) എനി, നാം മരണപ്പെട്ടുപോ കുന്നവരല്ലല്ലോ, (59) നമ്മുടെ ആദ്യത്തെ മരണമ ല്ലാതെ?! നാം ശിക്ഷിക്കപ്പെടുന്നവരു മല്ലല്ലോ?! (58) എനി നമ്മളല്ലല്ലോ മരണപ്പെട്ടു പോകുന്നവർ (59) നമ്മുടെ മരണമല്ലാതെ ആദ്യത്തെ, ഒന്നാമത്തെ നാമല്ലല്ലോ ശിക്ഷിക്കപ്പെടുന്നവരും തന്റെ നിർഭാഗ്യവാനായ ആ ചങ്ങാതിയുടെ സ്ഥിതിഗതികൾ കണ്ടപ്പോൾ, തനിക്കും കൂട്ടുകാർക്കും ലഭിച്ച മഹനീയ പ്രതിഫലങ്ങളെ സന്തോഷപൂർവ്വം സ്മരിച്ചുകൊണ്ട് അദ്ദേഹം കൂട്ടുകാരോട് പറയുന്നതാണിത്. നരകത്തിലെ സ്നേഹിതനോട് പറയുന്ന കൂട്ടത്തിൽ ഉൾപ്പെട്ടതുതന്നെയാണ് ഈ വാക്കുകൾ എന്നും ചിലർക്കഭിപ്രായമുണ്ട്. ഏതാ യാലും തനിക്കും തന്റെ കൂട്ടുകാർക്കും ലഭിച്ച അനുഗ്രഹങ്ങളിൽ സന്തോഷം പ്രകടിപ്പി ക്കുകയാണദ്ദേഹം ചെയ്യുന്നത്. ഭൗതിക ജീവിതത്തിൽ നിന്നും നാം മരിച്ചു വിടവാങ്ങി; എനി നമുക്ക് ഇവിടെ മരണമില്ലാത്ത ശാശ്വത ജീവിതമാണുള്ളത്; എന്നിരിക്കെ, ശിക്ഷ യെക്കുറിച്ച് നമുക്ക് ഭയപ്പെടേണ്ടതുമില്ല; ഇത് അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹം തന്നെ എന്നു സാരം. സ്വർഗസ്ഥരായ ഭാഗ്യവാൻമാരുടെ സ്ഥിതിഗതികൾ പലതും വിവരിച്ചശേഷം അല്ലാഹു പറയുന്നു:
37:60–61

إِنَّ هَٰذَا لَهُوَ ٱلۡفَوۡزُ ٱلۡعَظِيمُ

لِمِثۡلِ هَٰذَا فَلۡيَعۡمَلِ ٱلۡعَٰمِلُونَ

(60) നിശ്ചയമായും ഇതുതന്നെ യാണ് മഹത്തായ ഭാഗ്യം! (61) യത്നിക്കുന്ന ആളുകൾ ഇതുപോലെയുള്ളതിന് വേണ്ടി യത്നിച്ചുകൊള്ളട്ടെ! (60) നിശ്ചയമായും ഇത് ഇത് തന്നെയാണ് മഹത്തായ (വ മ്പിച്ച) ഭാഗ്യം, വിജയം (61) ഇത് പോലുള്ളതിന് വേണ്ടി പ്രവർത്തി ച്ചുകൊള്ളട്ടെ പ്രവർത്തിക്കുന്നവർ ഇങ്ങിനെയുള്ള മഹത്തായ ഭാഗ്യം ലഭിക്കുവാനും, അതിനുവേണ്ടി യത്നിക്കുവാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീൻ. അടുത്ത വചനങ്ങളിൽ, നരകവാസികളുടെ സ്ഥിതി ഗതികൾ എന്തായിരിക്കുമെന്ന് അല്ലാഹു ചോദിക്കുന്നു:
37:62–68

أَذَٰلِكَ خَيۡرٞ نُّزُلًا أَمۡ شَجَرَةُ ٱلزَّقُّومِ

إِنَّا جَعَلۡنَٰهَا فِتۡنَةٗ لِّلظَّـٰلِمِينَ

إِنَّهَا شَجَرَةٞ تَخۡرُجُ فِيٓ أَصۡلِ ٱلۡجَحِيمِ

Passage continues through verse 37:68.

(62) ആതിഥ്യസല്കാരത്തിൽ ഉത്തമമായത് അതാണോ? അതല്ല - സക്ക്വൂം വൃക്ഷമോ?! (63) നിശ്ചയമായും, നാം അതിനെ ധ ആ വൃക്ഷത്തെ പ അക്രമി കൾക്ക് ഒരു പരീക്ഷണം (അഥവാ ആപത്ത്)ആക്കിയിരിക്കുന്നു. (64) അത് ജ്വലിക്കുന്ന നരക ത്തിന്റെ അടിയിൽ ഉല്പാദിക്കുന്ന ഒരു വൃക്ഷമാകുന്നു. (65) അതിന്റെ പഴക്കുല, പിശാ ചുക്കളുടെ തലകളെപ്പോലെയിരി ക്കും. (66) എന്നാലവർ, നിശ്ചയമായും അതിൽ നിന്ന് തിന്നുന്നവരായി രിക്കും; എന്നിട്ട് അതിൽ നിന്ന് വയറു നിറക്കുന്നവരുമായിരിക്കും; (67) പിന്നീട്, അതിനുമീതെ (കു ടിക്കുവാൻ) ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള ഒരു ചേരുവയും ധ മിശ്ര ജലവും പ അവർക്കുണ്ട്. (68) പിന്നെ, അവരുടെ മടക്കം, ജ്വലിക്കുന്ന നരകത്തിലേക്കു തന്നെ. (62) അതാണോ ഉത്തമം ആതിഥ്യസൽക്കാരത്തിൽ അതല്ല, അഥവാ, അതോ സക്ക്വൂം വൃക്ഷമോ (63) നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു ഒരു പരീക്ഷണം, ആപത്ത് (ശിക്ഷ) അക്രമികൾക്ക് (64) നിശ്ചയമായും അത് ഒരു വൃക്ഷമാണ് അത് പുറപ്പെടുന്നു (ഉൽപാദിക്കുന്നു) നരകത്തിന്റെ അടിയിൽ (65) അതിന്റെ (പഴ)കുല അതാണെന്നപോലെയിരിക്കും പിശാചുക്ക ളുടെ തലകൾ (പോലെ) (66) എന്നാലവർ തിന്നുന്നവർതന്നെയായി രിക്കും അതിൽ നിന്ന് എന്നിട്ട് അതിൽ നിന്ന് നിറക്കുന്നവരായിരിക്കും വയറുകൾ (67) പിന്നെ നിശ്ചയമായും അവർക്കുണ്ട് അതിന്റെ ചേരുവ (മിശ്രം, കലർപ്പ്) ചുട്ടു (തിളക്കുന്ന) വെള്ളത്തിൽ നിന്ന് (68) പിന്നെ നിശ്ചയമായും അവരുടെ മടക്കം ജ്വലി ക്കുന്ന നരകത്തിലേക്കു തന്നെ. സ്വർഗത്തിലെ അതിഥികൾക്ക് ലഭിക്കുന്ന സൽക്കാരം മുകളിൽ വിവരിച്ചതാണ്. അതേ സമയത്ത് നരകത്തിലെ ആളുകൾക്ക് അവിടെ ലഭിക്കുവാനുള്ളത്, ഇതാ ഇപ്പറയുന്നതു മാണ്. അതുകൊണ്ട് ഏതാണ് വേണ്ടതെന്ന് തീരുമാനിച്ചുകൊള്ളുവാൻ അല്ലാഹു ജന ങ്ങളെ ആഹ്വാനം ചെയ്യുന്നു. അറേബ്യയുടെ ചില കടൽ തീരപ്രദേശങ്ങളിൽ സക്ക്വൂം ( ) എന്ന പേരിൽ, കയ്പ്പും ദുർവാസനയുമുള്ള ഒരുതരം വൃക്ഷം ഉണ്ടെന്ന് പറയപ്പെടുന്നു. ഉണ്ടെങ്കിൽ ത ന്നെ, നരകത്തിന്റെ അടിയിൽ ഉൽപാദിക്കുന്ന സക്ക്വൂമും അതുമായി പേരിൽ മാത്രമ ല്ലാത്ത യാതൊരു സാമ്യവുമില്ലെന്ന് സ്പഷ്ടമാണ്. കാഴ്ചയിൽതന്നെ വികൃതമായ ആ മരത്തിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുവാനാണ് (പിശാചു ക്കളുടെ തലകൾ പോലെ) എന്ന് അതിന്റെ കുലകളെ ഉപമിച്ചിരിക്കുന്നത്. കൊള്ളരു താത്ത വികൃത രൂപങ്ങളെ പിശാചുക്കളുടെ തലപോലെയെന്നു ഉപമിക്കുക അറബിക ളിൽ പതിവുണ്ട്. അതിന്റെ ഫലങ്ങൾ എത്ര തന്നെ അരോചകവും, അസുഖകരവുമാ ണെങ്കിലും നരകവാസികൾ അടക്കവയ്യാത്ത വിശപ്പുമൂലം അത് തിന്നു വയറു നിറക്കു വാൻ നിർ∫ന്ധിതരാകും. അതവരുടെ വയറുകളിൽ തിളച്ചു മറിയും (സൂ: ദുഖാൻ : 45) പിന്നീട് ദാഹം അടക്കവയ്യാതെ വെള്ളത്തിന് അവർ ആർത്തികൊള്ളും. ദാഹത്തിന് കിട്ടുന്ന വെള്ളമാകട്ടെ "ഹമീ'മാകുന്ന ചുട്ടുതിളക്കുന്ന വെള്ളവും! അതാണവർക്ക് കുടി ക്കുവാൻ കിട്ടുക. അതാണെങ്കിൽ, അവരുടെ ആമാശയങ്ങളെ നുറുക്കിക്കളയുന്നതുമാ യിരിക്കും ! (സൂ: മുഹമ്മദ് : 15) മറ്റേതെങ്കിലും, വിധേന അവർക്ക് വല്ല ആശ്വാസവും ലഭിക്കുവാനുണ്ടോ ? ഇല്ല. പിന്നെയും നരകത്തിൽ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് തന്നെയാണവർക്ക് മടങ്ങുവാനുള്ളത്. അങ്ങിനെ നരകത്തിനും ചുട്ടുതിളക്കുന്ന വെള്ള ത്തിനുമിടയിൽ അവർ ചുറ്റിത്തിരിയണം ! (സൂ:റഹ്മാൻ 44) അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ ആമീൻ. ഇത്രയും കഠിനകഠോരമായ ശിക്ഷകൾക്ക് അവർ വിധേയ രാകുന്നതിന് കാരണം അല്ലാഹു എടുത്തുകാട്ടുന്നു.
37:69–74

إِنَّهُمۡ أَلۡفَوۡاْ ءَابَآءَهُمۡ ضَآلِّينَ

فَهُمۡ عَلَىٰٓ ءَاثَٰرِهِمۡ يُهۡرَعُونَ

وَلَقَدۡ ضَلَّ قَبۡلَهُمۡ أَكۡثَرُ ٱلۡأَوَّلِينَ

Passage continues through verse 37:74.

(69) നിശ്ചയമായും അവർ തങ്ങ ളുടെ പിതാക്കളെ വഴിപിഴച്ചവരായി കണ്ടെത്തി: (70) എന്നിട്ട് അവർ അവരുടെ കാൽപാടുകളിൽകൂടി തിരക്കിട്ട് ചെല്ലുമായിരുന്നു, (71) ഇവർക്കുമമ്പ് പൂർവ്വികൻമാ രിൽ അധികമാളുകളും വഴിപിഴച്ചു പോകയുണ്ടായിട്ടുണ്ട്. (72) അവരിൽ നാം, താക്കീതു കാരെ (ദൂതൻമാരെ) അയക്കുകയും ഉണ്ടായി. (73) എന്നിട്ട്, നോക്കുക : (ആ) താക്കീത് നൽകപ്പെട്ടവരുടെ പര്യവ സാനം എങ്ങിനെയാണ് ഉണ്ടായ തെന്ന്! എല്ലാവരും (ശിക്ഷിക്കപ്പെട്ടു) (74) അല്ലാഹുവിന്റെ കളങ്കരഹി തരാക്കപ്പെട്ട (ശുദ്ധന്മാരായ) അടി യാൻമാരൊഴികെ; അവർ ധ രക്ഷ പ്പെട്ടു പ . (69) കാരണം അവർ കണ്ടെത്തി അവരുടെ പിതാക്കളെ വഴിപിഴച്ചവരായി (70) എന്നിട്ടവർ അവരുടെ കാൽപാടുകളിൽ (പ്ര വർത്തനങ്ങളിൽ) തിരക്കിട്ടു ചെന്നിരുന്നു, ധൃതിപ്പെട്ടിരുന്നു (71) വഴിപിഴക്കുകയുണ്ടായിട്ടുണ്ട് അവരുടെ മുമ്പ് പൂർവ്വികരിൽ അധികവും (72) നാം അയച്ചിട്ടുമുണ്ട് അവരിൽ താക്കീതുകാരെ (73) എന്നിട്ട് നോക്കുക എങ്ങിനെ ആയി, ഉണ്ടായി താക്കീത് ചെയ്യപ്പെട്ടവരുടെ പര്യവസാനം (അന്ത്യം) (74) അല്ലാഹുവിന്റെ അടിയാൻമാ രൊഴികെ നിഷ്കളങ്കരാക്കപ്പെട്ടവരായ, ശുദ്ധരായ പിതാക്കളുടെ പിഴച്ച മാർഗങ്ങളെ ഒട്ടും ആലോചിക്കാതെ കണ്ടമാനം താത്പര്യ പൂർവ്വം അവർ പിൻപറ്റിയിരുന്നുവെന്നാണ് (അവർ തിരക്കിട്ടുചെന്നിരുന്നു) എന്നു പറഞ്ഞതിന്റെ വിവക്ഷ. ഇങ്ങിനെ പല സമുദായങ്ങളും പൂർവ്വീകരുടെ പിഴച്ച മാർഗ ങ്ങൾ പിൻപറ്റുകമൂലം നാശത്തിലും ശിക്ഷയിലും അകപ്പെടുകയുണ്ടായിട്ടുണ്ട്. പക്ഷേ, നിഷ്കളങ്കരും ശുദ്ധ ഹൃദയരുമായ ആളുകൾ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതിനു ചില ഉദാഹരണങ്ങളാണ് താഴെ കാണുന്നത്:
37:75–82

وَلَقَدۡ نَادَىٰنَا نُوحٞ فَلَنِعۡمَ ٱلۡمُجِيبُونَ

وَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ

وَجَعَلۡنَا ذُرِّيَّتَهُۥ هُمُ ٱلۡبَاقِينَ

Passage continues through verse 37:82.

(75) നൂഹ് നമ്മെ വിളിക്കുകയു ണ്ടായി. അപ്പോൾ ഉത്തരം നൽകിയ വർ വളരെ നന്നായിട്ടുണ്ട്. ധ വളരെ നല്ല നിലയിൽ ഉത്തരം നൽകി പ വിഭാഗം - 3 (76) അദ്ദേഹത്തെയും, തന്റെ ആൾക്കാരെയും നാം വമ്പിച്ച സങ്ക ടത്തിൽ (വിപത്തിൽ) നിന്നു രക്ഷി ക്കുകയും ചെയ്തു. (77) അദ്ദേഹത്തിന്റെ സന്തതി യെത്തന്നെ അവശേഷിക്കുന്നവരാ ക്കുകയും ചെയ്തു. (78) പിന്നീടുള്ളവരിൽ ധ ഭാവി തലമുറകളിൽ പ അദ്ദേഹ ത്തിന്റെമേൽ നാം (സൽകീർത്തി) ബാക്കിയാക്കുകയും ചെയ്തു. (79) ലോകരിൽ നൂഹിന്റെമേൽ സലാം (സമാധാനശാന്തി) ഉണ്ടായി രിക്കും. (80) നിശ്ചയമായും, നാം അപ്ര കാരമാണ് സുകൃതവാന്മാർക്ക് പ്രതി ഫലം കൊടുക്കുന്നത്. (81) അദ്ദേഹം നമ്മുടെ സത്യവി ശ്വാസികളായ അടിയാൻന്മാരിൽ പെട്ടവനാകുന്നു. (82) പിന്നെ, മറ്റുള്ളവരെ(യെ ല്ലാം) നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു. (75) നമ്മെ വിളിക്കുകയുണ്ടായി നൂഹ് അപ്പോൾ വളരെ നന്നായി ഉത്തരം നൽകിയവർ (76) അദ്ദേഹത്തെ നാം രക്ഷിക്കയും ചെയ്തു അദ്ദേഹത്തിന്റെ ആൾക്കാരെ (സ്വന്തക്കാരെ)യും സങ്കട ത്തി(വിപത്തി)ൽ നിന്നും വമ്പിച്ച (77) നാം ആക്കുകയും ചെയ്തു അദ്ദേഹത്തിന്റെ സന്തതിയെ അവരെ തന്നെ ബാക്കിയായ (അവശേഷി ക്കുന്ന)വർ (78) നാം വിട്ടു (ബാക്കിയാക്കി) അദ്ദേഹത്തിന്റെ പേരിൽ പിന്നീടുള്ളവരിൽ, പിൻഗാമികളിൽ (79) സലാം, സമാധാനശാന്തി യുണ്ട് നൂഹിന്റെമേൽ ലോകരിൽ (80) നിശ്ചയമായും നാം അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു സുകൃതം(നൻമ, (81) നിശ്ചയമായും അദ്ദേഹം നമ്മുടെ അടി യാൻമാരിൽ പെട്ടവനാണ് സത്യവിശ്വാസികളായ (82) പിന്നെ നാം മുക്കി മറ്റേവരെ നൂഹ് നബി(അ)യുടെയും, ജലപ്രളയത്തിന്റെയും സംഭവം ഒന്നിലധികം പ്രാവശ്യം മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്; ഇവിടെ പറഞ്ഞതിന്റെ സാരം ഇതാണ്; തന്റെ ജനതയുടെ ധിക്കാരവും അക്രമവും അങ്ങേയറ്റം മുഴുത്തപ്പോൾ അദ്ദേഹം രക്ഷക്കായി പ്രാർത്ഥിച്ചു. അല്ലാഹു വേണ്ടതുപോലെ അതിന് ഉത്തരവും നൽകി. അവിശ്വാസികളെയെല്ലാം ജല പ്രളയത്തിൽ നശിപ്പിക്കുകയും, അദ്ദേഹത്തെയും സത്യവിശ്വാസികളെയും രക്ഷിക്കു കയും ചെയ്തു. അദ്ദേഹത്തിന്റെ സന്തതികളെ നിലനിറുത്തുകയും, ഭാവിതലമുറകളിൽ അദ്ദേഹത്തിന് സൽകീർത്തിയും സമാധാനശാന്തിയുടെ ആശീർവാദങ്ങളും അവശേ ഷിപ്പിക്കുകയും ചെയ്തു. പിന്നീട് അവശേഷിച്ചത് അദ്ദേഹത്തിന്റെ സന്തതികളാണെന്ന് ( ) പറഞ്ഞതിൽനിന്ന് ഭൂലോകത്ത് പിന്നീടുണ്ടായ മനുഷ്യരെല്ലാം ആ സന്തതിവഴി ഉണ്ടാ യവരാണെന്ന് മനിലാകുന്നു. കപ്പലിൽ കയറി രക്ഷപ്പെട്ടവരിൽ അദ്ദേഹത്തിന്റെ മക്ക ളല്ലാത്തവരും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സന്താന പരമ്പരമാത്രമേ ലോകത്ത്നിലനിന്നിട്ടുള്ളൂവെന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. അറബികൾ, പേർഷ്യക്കാർ, റോമക്കാർ (യൂറോപ്യൻ) മുതലായവർ സാം എന്ന പുത്ര ന്റെയും, നീഗ്രോ മുതലായ കറുത്ത വർഗങ്ങൾ ഹാം എന്ന പുത്രന്റെയും തുർക്കികൾ, യാഗോക്ക്, മാഗോക്ക് (റഷ്യ, മങ്കോളിയാ മുതലായ നാടുകളിലുള്ളവർ) യാഫെഥ് എന്ന പുത്രന്റെയും സന്തതികളാണെന്നുമാണ് പൊതുവിൽ അഭിപ്രായം. സാം അറബികളുടെയും, ഹാം അബീസീനിയക്കാരുടെയും, യാഫെഥ് റോമക്കാരുടെയും പിതാവാണെന്ന് ഒരു ഹദീ ഥിലും വന്നിട്ടുണ്ട്. (തി; ഹാ; ത്വ;) ചരിത്രപരമായി നോക്കുമ്പോൾ ഇപ്പറഞ്ഞതിനെ അനു കൂലിക്കുന്നതും, പ്രതികൂലിക്കുന്നതുമായ അഭിപ്രായങ്ങൾ കാണാം. നൂഹ് നബി(അ)യെപ്പറ്റി (അദ്ദേഹം നമ്മുടെ സത്യവിശ്വാസിക ളായ അടിയാൻമാരിൽപെട്ടവനാണ്) എന്ന് പറഞ്ഞുവല്ലോ, സത്യവിശ്വാസികളെല്ലാം ഒരേ കക്ഷിയിലും സമൂഹത്തിലും പെട്ടവരാണെന്ന് സൂചിപ്പിച്ചുകൊണ്ട് അടുത്ത വചനം ഇബ്റാഹീം നബി(അ)യുടെ കഥ വിവരിക്കുന്നു.
37:83–87

۞وَإِنَّ مِن شِيعَتِهِۦ لَإِبۡرَٰهِيمَ

إِذۡ جَآءَ رَبَّهُۥ بِقَلۡبٖ سَلِيمٍ

إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَاذَا تَعۡبُدُونَ

Passage continues through verse 37:87.

(83) നിശ്ചയമായും, അദ്ദേഹ ത്തിന്റെ കക്ഷിയിൽപെട്ടവൻ തന്നെ യാണ് ഇബ്റാഹീമും. (84) നിർദ്ദോഷമായ ഒരു ഹൃദയ ത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം (ഓർക്കുക) (85) അതായത്, അദ്ദേഹം തന്റെ പിതാവിനോടും, ജനതയോടും പറഞ്ഞ സന്ദർഭം ; നിങ്ങൾ എന്തിനെ യാണ് ആരാധിക്കുന്നത്?! (86) കള്ളമായിക്കൊണ്ട് അല്ലാ ഹുവിന് പുറമെ നിങ്ങൾ ആരാ ധ്യൻമാരെ ഉദ്ദേശിക്കുകയാണോ (87) അപ്പോൾ, ലോകരക്ഷിതാ വിനെപ്പറ്റി നിങ്ങളുടെ ധാരണയെ ന്താണ്?! (83) നിശ്ചയമായും അദ്ദേഹത്തിന്റെ കക്ഷിയിൽപെട്ടവൻതന്നെ ഇബ്റാഹീം (84) അദ്ദേഹം വന്ന സന്ദർഭം തന്റെ രക്ഷിതാവിങ്കൽ ഒരു ഹൃദയവുമായി നിർദ്ദോഷമായ, അന്യൂനമായ, സുരക്ഷിതമായ (85) അതായത് താൻ പറഞ്ഞപ്പോൾ തന്റെ പിതാവിനോട് തന്റെ ജനത യോടും എന്തിനെയാണ് നിങ്ങളാരാധിക്കുന്നത് (86) കള്ളമായിട്ടോ പല ആരാധ്യവസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങളുദ്ദേശി ക്കുന്നു (87) അപ്പോൾ നിങ്ങളുടെ ധാരണ (വിചാരം) എന്താണ് ലോക(രുടെ) രക്ഷിതാവിനെപ്പറ്റി യാതൊരുവിധ കളങ്കവും, സ്വാർത്ഥവും തീണ്ടാത്ത സത്യവിശ്വാ സത്തിന്റെ മാർഗത്തിൽ ഇബ്റാഹീം നബി(അ) ത്യാഗസന്നദ്ധനായി എന്നത്രെ നിർദ്ദോ ഷമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ റ∫ിങ്കൽ വന്നു എന്ന് പറഞ്ഞതിന്റെ താൽപ ര്യം. ഇബ്റാഹീം നബി(അ)യുടെ സംഭവത്തിന്റെ പല വശങ്ങളും ഇതിനുമുമ്പ് ഒന്നില ധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹം വിഗ്രഹങ്ങളെ ആക്ഷേപിച്ചതും, നശിപ്പിച്ചതും, അതുമൂലം പരീക്ഷണങ്ങൾക്ക് വിധേയനായത്, മകൻ നബി (അ)നെ ബലിയർപ്പിക്കുന്നത് എന്നിവയെപ്പറ്റിയാണ് പ്രധാനമായും ഈ സൂറത്തിൽ വിവ രിക്കുന്നത്. ജനങ്ങളെല്ലാം ഒരു ഉൽസവത്തിൽ പങ്കെടുക്കുവാൻ പോകുമ്പോൾ അദ്ദേഹം അവരൊന്നിച്ച് സംബന്ധിക്കാതിരിക്കുന്നതിനുള്ള കാരണമാണ് അടുത്ത വചനത്തിൽ കാണുന്നത്.
37:88–90

فَنَظَرَ نَظۡرَةٗ فِي ٱلنُّجُومِ

فَقَالَ إِنِّي سَقِيمٞ

فَتَوَلَّوۡاْ عَنۡهُ مُدۡبِرِينَ

(88) അങ്ങനെ, അദ്ദേഹം നക്ഷ ത്രങ്ങളിൽ ഒരു നോട്ടം നോക്കി. (89) എന്നിട്ട് പറഞ്ഞു: നിശ്ചയ മായും ഞാൻ അസുഖമുള്ളവനാണ്. (90) അപ്പോൾ, അവർ അദ്ദേ ഹത്തെ വിട്ടു പിന്തിരിഞ്ഞു മാറിപ്പോയി. (88) അങ്ങനെ അദ്ദേഹം നോക്കി ഒരു നോട്ടം നക്ഷത്രങ്ങ ളിൽ (89) എന്നിട്ട് പറഞ്ഞു നിശ്ചയമായും ഞാൻ അസുഖമുള്ളവനാണ്, രോഗിയാണ്, അനാരോഗ്യനാണ് (90) അപ്പോൾ അവർ തിരിഞ്ഞു പോയി അദ്ദേഹത്തിൽ നിന്ന് പിന്നിട്ടവരായി "നക്ഷത്രത്തിൽ' നോക്കി എന്ന് പറഞ്ഞതിന്റെ താൽപര്യം കുറേനേരം ചിന്തിച്ചു എന്നായിരിക്കാം. ഒരു വിഷയത്തെക്കുറിച്ച് കാര്യമായും, ദീർഘമായും ചിന്തിച്ചു എന്ന അർത്ഥത്തിൽു ശ്ശുമി ഞ്ചിങ്കിള (നക്ഷത്രങ്ങളെ നോക്കി) എന്ന് അറബികൾ പറയാറുണ്ടാ യിരുന്നതായി ക്വത്താദഃ(റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ അഭാവ ത്തിൽ അവരുടെ വിഗ്രഹങ്ങളെ കൊത്തിമുറിക്കുവാൻ ഉദ്ദേശിച്ചിരിക്കുകയാണ് ഇബ്റാഹീം നബി. അതിനാൽ അവരൊന്നിച്ച് ഉത്സവത്തിൽ പങ്കെടുക്കാതിരിക്കുവാൻ ഒരു കാരണം അദ്ദേഹം ആലോചിച്ചു. ഞാൻ സുഖമില്ലാത്തവനാണ് - അഥവാ നിങ്ങ ളുടെ സ്ഥിതിഗതികൾ നിമിത്തം - മനിന് സുഖമില്ല - എന്ന് പറഞ്ഞു. ഒരു പക്ഷേ, ശാരീരികമായി തന്നെ അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടായിരുന്നുവെന്നും വരാം. ഏതായാലും ജനങ്ങൾ സ്ഥലം വിട്ടു.
37:91–93

فَرَاغَ إِلَىٰٓ ءَالِهَتِهِمۡ فَقَالَ أَلَا تَأۡكُلُونَ

مَا لَكُمۡ لَا تَنطِقُونَ

فَرَاغَ عَلَيۡهِمۡ ضَرۡبَۢا بِٱلۡيَمِينِ

(91) എന്നിട്ട് അദ്ദേഹം അവരുടെ ആ രാ ധ്യ വ സ് തു ക്ക തിരിഞ്ഞു (അഥവാ ഒഴിഞ്ഞുചെന്നു) എന്നിട്ട് പറഞ്ഞു: നിങ്ങൾ തിന്നു ന്നില്ലേ?! (92) നിങ്ങൾക്കെന്താണ് - നിങ്ങൾ മിണ്ടുന്നില്ലേ?! (93) അങ്ങനെ, അദ്ദേഹം വലംകയ്യാൽ (ഊക്കോടെ) വെട്ടി ക്കൊണ്ട് അവരുടെ മേൽക്ക്തി രിഞ്ഞു (91) അപ്പോൾ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു അവരുടെ ദൈവങ്ങളിലേക്ക്, ആരാധ്യവസ്തുക്കളിലേക്ക് എന്നിട്ട് പറഞ്ഞു നിങ്ങൾ തിന്നുന്നില്ലേ (92) നിങ്ങൾക്കെന്താണ് നിങ്ങൾ മിണ്ടുന്നില്ല, സംസാ രിക്കുന്നില്ല (93) അങ്ങനെ അദ്ദേഹം തിരിഞ്ഞു അവരിൽ, അവരുടെ മേൽ വെട്ടിക്കൊണ്ട്, അടിച്ചുകൊണ്ട് വലങ്കയ്യാൽ(ഊക്കോടെ) സൂ: പറഞ്ഞതുപോലെ, വലിയ വിഗ്രഹത്തെമാത്രം അദ്ദേഹം ബാക്കി യാക്കി. നിങ്ങൾ തിന്നുന്നില്ലേ, നിങ്ങൾ മിണ്ടുന്നില്ലല്ലോ എന്നൊക്കെ അവയെ നിന്ദിച്ചു പറഞ്ഞ വാക്കുകളാണെന്ന് വ്യക്തമാണ്. വിഗ്രഹങ്ങളുടെ മുമ്പിൽ നിവേദ്യമായി സമർപ്പി ക്കപ്പെട്ട ഭക്ഷണസാധനങ്ങളെ ഉദ്ദേശിച്ചായിരിക്കാം തിന്നുന്നില്ലേ എന്ന് പറഞ്ഞത്. ജന ങ്ങൾ ഉത്സവത്തിൽനിന്ന് മടങ്ങിവന്നപ്പോഴാണ് സംഭവം അറിയുന്നത്.
37:94–98

فَأَقۡبَلُوٓاْ إِلَيۡهِ يَزِفُّونَ

قَالَ أَتَعۡبُدُونَ مَا تَنۡحِتُونَ

وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ

Passage continues through verse 37:98.

(94) എന്നിട്ട് അവർ ധൃതിപിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുക്ക ലേക്ക് മുന്നിട്ടു ചെന്നു. (95) അദ്ദേഹം പറഞ്ഞു: നിങ്ങൾ (സ്വയം)കൊത്തിപ്പണിതുണ്ടാക്കുന്ന തിനെ നിങ്ങൾ ആരാധിക്കുകയോ?! (96) അല്ലാഹുവാണല്ലോ, നിങ്ങ ളെയും, നിങ്ങൾ പ്രവർത്തിച്ചുണ്ടാ ക്കുന്നതിനെയും സൃഷ്ടിച്ചത്! (97) അവർ പറഞ്ഞു: നിങ്ങൾ അവനുവേണ്ടി ഒരു എടുപ്പ് നിർമിക്കു വിൻ; എന്നിട്ട് അവനെ ജ്വലിക്കുന്ന അന്മിയിൽ ഇട്ടേക്കുവിൻ! (98) അങ്ങനെ, അവർ അദ്ദേഹ ത്തെപ്പറ്റി ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാൽ, അവരെ നാം ഏറ്റവും അധ മന്മാരാക്കി (പരാജിതരാക്കി) . (94) എന്നിട്ട് അവർ മുന്നിട്ടു അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതി പിടിച്ചവരായി, തിരക്കിട്ടുകൊണ്ട് (95) അദ്ദേഹം പറഞ്ഞു നിങ്ങൾ ആരാധിക്കുകയോ നിങ്ങൾ കൊത്തിയുണ്ടാക്കുന്ന (ശില്പവേല ചെയ്യുന്ന) തിനെ (96) അല്ലാഹുവാണല്ലോ, അല്ലാഹുവത്രെ നിങ്ങളെ സൃഷ്ടി ച്ചത് നിങ്ങൾ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും (97) അവർ പറഞ്ഞു നിങ്ങൾ പടുത്തുണ്ടാക്കുവിൻ, സ്ഥാപിക്കുവിൻ അവനുവേണ്ടി ഒരു എടു പ്പ്, കെട്ടിടം എന്നിട്ടവനെ ഇടുവിൻ ജ്വലിക്കുന്ന തീയിൽ (98) അങ്ങനെ അവർ ഉദ്ദേശിച്ചു അദ്ദേഹത്തെക്കൊണ്ട് ഒരു തന്ത്രം, ഉപായം എന്നാൽ നാമവരെ ആക്കി ഏറ്റവും അധമൻമാർ, താണവർ (എടുപ്പ് അല്ലെങ്കിൽ കെട്ടിടം) അദ്ദേഹത്തെ ചുട്ടെരിക്കുവാനുള്ള അന്മികു fiമാകുന്നു. ഇവിടെ ചുരുക്കിപ്പറഞ്ഞതായ ഈ സംഭവത്തെക്കുറിച്ച് സൂറത്തുൽ അതിന്റെ വ്യാഖ്യാനത്തിലും തുടർന്നുള്ള വ്യാഖ്യാനക്കുറിപ്പിലും വിവ രിച്ചു കഴിഞ്ഞിരിക്കകൊണ്ട് കൂടുതൽ വിവരിക്കുന്നില്ല. അന്മി കുfiത്തിൽനിന്ന് രക്ഷ പ്പെട്ടശേഷമുണ്ടായ സംഭവങ്ങളാണ് അല്ലാഹു തുടർന്നു പറയുന്നത്:
37:99–100

وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهۡدِينِ

رَبِّ هَبۡ لِي مِنَ ٱلصَّـٰلِحِينَ

(99) അദ്ദേഹം പറഞ്ഞു: നിശ്ചയ മായും ഞാൻ എന്റെ റ∫ിങ്കലേക്ക് എനിക്ക് മാർഗദർശനം നൽകിക്കൊള്ളും. (100) എന്റെ റേ∫, നീ എനിക്ക് സദ്വൃത്തന്മാരിൽപെട്ടവരെ പ്രദാനം ചെയ്യേണമേ! (99) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ പോകുന്നവനാണ് എന്റെ റ∫ിങ്കലേക്ക് അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും. (100) എന്റെ രക്ഷിതാവേ എനിക്ക് പ്രദാനം ചെയ്യേണമേ സദ്വൃത്തൻമാരിൽ നിന്ന്, നല്ല ആളുകളിൽപെട്ട(വരെ) ആ നാട്ടിൽ തൗഹീദിന്റെ പ്രബോധനം നടത്തുവാൻ യാതൊരു മാർഗവുമില്ലെന്ന് ഇബ്റാഹീം നബി(അ)ക്ക് ബോധ്യപ്പെട്ടു. തന്റെ റ∫് തനിക്ക് വേണ്ടുന്ന സഹായവും, നിർദ്ദേശവും നൽകുമെന്ന ഉത്തമവിശ്വാസം അദ്ദേഹത്തിനുണ്ട്. അങ്ങനെ, അദ്ദേഹം ശാമിലേക്ക് ഹിജ്റഃ പോയി. തൗഹീദിന്റെ പ്രബോധനത്തിൽ തന്നെ സഹായിക്കുവാ നും, ആ പ്രബോധനകൃത്യം തനിക്കു ശേഷവും നിലനിറുത്തുവാനും കൊള്ളാവുന്ന സദ്വൃത്തരായ പിൻഗാമികൾ തനിക്കുണ്ടായാൽ കൊള്ളാമെന്ന് അദ്ദേഹം ആശിച്ചു. അദ്ദേഹത്തിനു വാർദ്ധക്യവും പിടിപെട്ടിരിക്കുന്നു. അങ്ങിനെ, അതിനായി അല്ലാഹു വോട് അദ്ദേഹം പ്രാർത്ഥിച്ചു. പ്രാർത്ഥന സ്വീകരിക്കപ്പെടുകയും ചെയ്തു.
37:101–102

فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٖ

فَلَمَّا بَلَغَ مَعَهُ ٱلسَّعۡيَ قَالَ يَٰبُنَيَّ إِنِّيٓ أَرَىٰ فِي ٱلۡمَنَامِ أَنِّيٓ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ يَـٰٓأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ

(101) അപ്പോൾ, സഹനശീല നായ ഒരു ബാലനെക്കുറിച്ച് നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു. (102) എന്നിട്ട് അവൻ ആ (ബാലൻ) തന്റെ കൂടെ പ്രയത്നിക്കു വാൻ (പ്രായം)എത്തിയപ്പോൾ, അദ്ദേഹം പറയുകയാണ്: എന്റെ കുഞ്ഞുമകനേ, ഞാൻ നിന്നെ അറു ക്കുന്നതായി ഞാൻ ഉറക്കിൽ(സ്വ പ്നം) കാണുന്നു! അതുകൊണ്ട് (അ തിനെപ്പറ്റി) നീ എന്താണഭിപ്രായപ്പെ ടുന്നത് എന്ന് (ചിന്തിച്ചു) നോക്കുക! അവൻ പറഞ്ഞു: "എന്റെ ഉപ്പാ, അവിടുത്തോട് കൽപിക്കപ്പെടുന്നത് അവിടുന്ന് ചെയ്തുകൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, എന്നെ ക്ഷമ കാണിക്കുന്നവരിൽ കണ്ടെത്തിച്ചേ ക്കുന്നതാണ്.' (101) അപ്പോൾ നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു ഒരു ബാലനെ (ആൺകുട്ടിയെ)ക്കുറിച്ച് സഹനശീലനായ, ഒതുക്കമുള്ള (102) എന്നിട്ടു അവൻ എത്തിയപ്പോൾ തന്റെ കൂടെ പ്രയത്നത്തിന്, പരി ശ്രമിക്കുവാൻ അദ്ദേഹം പറഞ്ഞു എന്റെ കുഞ്ഞു(ഓമന)മകനേ നിശ്ച യമായും ഞാൻ കാണുന്നു ഉറക്കിൽ (സ്വപ്നത്തിൽ) ഞാൻ നിന്നെ അറുക്കുന്നതായി അതുകൊണ്ട് നീ നോക്കുക നീ എന്താണ് അഭിപ്രായ പ്പെടുന്നതെന്ന് അവൻ പറഞ്ഞു എന്റെ ഉപ്പാ, പിതാവേ ചെയ്തുകൊ ള്ളുക നിങ്ങളോട് (അവിടുത്തോട്) കൽപിക്കപ്പെടുന്നത് എന്നെ നിങ്ങൾ കണ്ടെത്തിച്ചേക്കും അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമിക്കുന്ന വരിൽപെട്ട(വനായി) ഇബ്റാഹീം നബി(അ)യുടെ പ്രഥമ പുത്രനായ നബി(അ)യാണ് ഇവിടെ സഹനശീലനായ ബാലൻ ( ) എന്നു പറഞ്ഞത്. അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാറായി ( ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപജീവനമാർഗങ്ങ ളിലും മറ്റും തന്നെ സഹായിക്കുവാനുളള പ്രായം എത്തിയെന്നും, മതസേവന കൃത്യ ങ്ങളിൽ തന്റേടത്തോടെ തന്നോടൊപ്പം പങ്കെടുക്കാറായി എന്നും - അന്ന് (അ)ന് പതിമൂന്ന് വയു പ്രായമായിരുന്നു വെന്ന് പറയപ്പെടുന്നു. ഏതായാലും വൃദ്ധനായ പിതാവിന് മകനെക്കൊണ്ട് സഹായം ലഭിക്കാറായ ഘട്ടത്തിലാണ് ആ ഏകപുത്രനെ അറുക്കുന്നതായി അദ്ദേഹം സ്വപ്നം കാണുന്നത്. നബിമാരുടെ സ്വപ്നം യാഥാർത്ഥ്യമായിരിക്കും. ആകയാൽ അതിന് വഹ്യിന്റെ സ്ഥാനമുണ്ട്. നബി ˜ പറയുകയുണ്ടായി : പ്രവാചകത്വത്തിൽ നിന്ന് സന്തോഷവാർത്ത അറിയി പ്പുകൾ ( ) അല്ലാതെ ഒന്നും ബാക്കിയില്ല, സ്വഹാബികൾ ചോദിച്ചു : എന്താണ് സന്തോഷ വാർത്ത അറിയിപ്പുകൾ ? തിരുമേനി പറഞ്ഞു : "നല്ലതായ സ്വപ്നമാകുന്നു'. (ബു.) മറ്റൊരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു : "നല്ല സ്വപ്നം പ്രവാ ചകത്വത്തിന്റെ നാൽപത്താറ് അംശങ്ങളിൽപെട്ട ഒരംശമാണ്'. (ബു.മു.) വേറൊരു ഹദീ ഥിൽ നബി പറയുന്നു :"നല്ല സ്വപ്നം അല്ലാഹുവിൽ നിന്നും, ദുസ്വപ്നം പിശാ ചിൽനിന്നുമാണ്. അതുകൊണ്ട് നിങ്ങളിൽ ഒരാൾ താൻ ഇഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ താൻ ഇഷ്ടപ്പെടുന്നവരോടല്ലാതെ അതിനെക്കുറിച്ച് സംസാരിക്കരുത്. തനിക്ക് അനി ഷ്ടമായിരിക്കുന്നതുകണ്ടാൽ, അതിന്റെ കെടുതിയിൽനിന്നും, പിശാചിന്റെ കെടുതിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുകയും, തന്റെ ഇടതുഭാഗത്ത് മൂന്നു പ്രാവശ്യം തുപ്പു കയും, ചെയ്യട്ടെ. അതിനെപ്പറ്റി ഒരാളോടും സംസാരിക്കുകയും ചെയ്യരുത്. എന്നാലത് അവന് ഉപദ്രവം ചെയ്കയില്ല'. (ബു. മു.) ഇബ്റാഹീം (അ) സ്വപ്നം മകനെ അറിയിച്ചു. അഭിപ്രായം ആരായുകയും ചെയ്തു. ആ പിതാവിന്റെ മകനല്ലേ?! സദ്വൃത്തരിൽപ്പെട്ട സന്താനത്തിനുവേണ്ടിയാണദ്ദേഹം (അ) ഒരു സദ്വൃത്തൻ തന്നെയായിരി ക്കുമല്ലോ. കൂടാതെ സഹനശീലൻ ( ) എന്നൊരു സാക്ഷ്യപത്രവും അല്ലാഹു അദ്ദേ ഹത്തിനുനല്കിയിരിക്കുന്നു. പിതാവിന്റെ സ്വപ്നം സാക്ഷാൽകരിക്കപ്പെടേണ്ടുന്ന ഒരു കല്പനയാണെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം വൈമനസ്യം കൂടാതെ പിതാവിന് സമ്മതം നൽകി. അല്ലാഹു തനിക്ക് ക്ഷമയും സഹനവും നൽകുമെന്ന് സ്വയം സമാധാ നിക്കുകയും, പിതാവിനെ സമാധാനിപ്പിക്കുകയും ചെയ്തു.
37:103–107

فَلَمَّآ أَسۡلَمَا وَتَلَّهُۥ لِلۡجَبِينِ

وَنَٰدَيۡنَٰهُ أَن يَـٰٓإِبۡرَٰهِيمُ

قَدۡ صَدَّقۡتَ ٱلرُّءۡيَآۚ إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

Passage continues through verse 37:107.

(103) അങ്ങനെ, രണ്ടുപേരും (കൽപനക്കു)കീഴടങ്ങുകയും, അദ്ദേഹം അവനെ നെറ്റിവെച്ച് (കമി ഴ്ത്തി)കിടത്തുകയും ചെയ്തപ്പോൾ..! ധ ഹാ! ആ സന്ദർഭം വിവരിക്കേണ്ട തില്ല പ (104) നാം (അല്ലാഹു) അദ്ദേ ഹത്തെ വിളിച്ചു (പറഞ്ഞു): ഹേ, ഇബ്റാഹീം (മതി) (105) തീർച്ചയായും, നീ സ്വപ്നത്തെ സാക്ഷാൽക്കരിച്ചിരി ക്കുന്നു! ഇപ്രകാരമാണ് സുകൃത വാൻമാർക്ക് നാം പ്രതിഫലം കൊടു ക്കുന്നത്. (106) നിശ്ചയമായും, ഇത് തന്നെ യാണ് സ്പഷ്ടമായ പരീക്ഷണം. (107) മഹത്തായ ഒരു ബലിമൃ ഗത്തെക്കൊണ്ട് അവനു (പകരം) നാം തെണ്ടംകൊടുക്കുകയും ചെയ്തു. (103) അങ്ങനെ രണ്ടുപേരും കീഴടങ്ങിയ (അനുസരിച്ച)പ്പോൾ അവനെ തള്ളിയിട്ടു, കിടത്തി നെറ്റിത്തടത്തിൽ, ചെന്നിക്കു (104) നാം അദ്ദേഹത്തെ വിളിച്ചു ഇബ്റാഹീമേ എന്ന് (105) തീർച്ച യായും നീ സത്യമാക്കി (സാക്ഷാൽകരിച്ചു) സ്വപ്നം നിശ്ചയമായും നാം അപ്രകാരം നാം പ്രതിഫലം നൽകുന്നു സുകൃതവാൻമാർക്ക്, നന്മ ചെയ്യുന്നവർക്ക് (106) നിശ്ചയമായും ഇത് ഇതു തന്നെ സ്പഷ്ടമായ പരീക്ഷണം (107) നാം അവന് തെണ്ടംകൊടുത്തു, ബലി ഒരു അറവ് മൃഗ(ബലിമൃഗ)ത്തെ പുത്രവാത്സല്യമോ, പിതൃസ്നേഹമോ ഒന്നുംതന്നെ ആ മഹാനുഭവൻമാരെ തടഞ്ഞി ല്ല. അവർ അല്ലാഹുവിന്റെ കൽപനക്ക് പരിപൂർണമായും കീഴടങ്ങി: അല്ലാഹുവിന്റെ പ്രീ തിക്കു മുമ്പിൽ മറ്റെല്ലാം അവർ അവഗണിച്ചു. പ്രിയപുത്രനെ ബലി ചെയ്വാനായി കമഴ്ത്തിക്കിടത്തിസ്ല.. അല്ലാഹു വിവരിക്കാതെ വിട്ടുകളഞ്ഞ ആ രംഗം ഇവിടെ വിവരി ക്കേണ്ടതില്ല ഏറെക്കുറെ ആർക്കും ഊഹിക്കാവുന്നതാണ്. പുത്രനെ അറുത്തുകഴിഞ്ഞി ട്ടില്ലബാക്കിയെല്ലാം പൂർത്തിയായി. ഈ അവസരത്തിൽ അല്ലാഹു അതാ വിളിക്കുന്നു: ഇബ്റാഹീമേ ! മതി ! സ്വപ്നം സാക്ഷാൽകരിച്ചു കഴിഞ്ഞു! (അ)നു പകരം അല്ലാഹുവിന്റെ കൽപന പ്രകാരം ഒരു മഹത്തായ ബലിമൃഗത്തെ ( ) ഇബ്റാഹീം നബി(അ)ബലിയർപ്പിച്ചു. ഈ ബലിമൃഗം ഒരു ആടായിരുന്നുവെന്നാണ് ബഹുഭൂരിഭാഗം വ്യാഖ്യാതാക്കളും പറയുന്നത്. അതാണ് ശരിയായിട്ടുള്ളതും എന്ന് ഇബ്നുകഥീർ(റ) പ്രസ്താവിച്ചിരിക്കുന്നു. ഈ ആട് എവിടെ നിന്ന് ലഭിച്ചുവെന്നും മറ്റും പറയുവാൻ തെളിവുകളില്ല. അതറിയുന്നതിൽ നമുക്കു പ്രത്യേക പ്രയോജനവുമില്ല. ഈ മഹത്തായ ബലിസംഭവം നടന്നത് മക്കഃയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന മിനാ ( ) യിൽവെച്ച് ഒരു വലിയപെരുന്നാൾ ദിവസമായിരുന്നു. ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളിൽ ത്യാഗ ശീലം വളർത്തുവാനും വേണ്ടിയത്രെ വലിയ പെരുന്നാൾ ദിവസം ഹാജിമാർ മിനാ യിൽ വെച്ചും, അല്ലാത്തവർ നാട്ടിൽവെച്ചും ബലി കർമം നടത്തുവാൻ നിശ്ചയിക്കപ്പെട്ടി രിക്കുന്നത്. അല്ലാഹു പറയുന്നു:
37:108–111

وَتَرَكۡنَا عَلَيۡهِ فِي ٱلۡأٓخِرِينَ

سَلَٰمٌ عَلَىٰٓ إِبۡرَٰهِيمَ

كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

Passage continues through verse 37:111.

(108) പിന്നീടു ള്ളവരിൽ (ഭാവിതലമുറകളിൽ) അദ്ദേഹ ത്തിന്റെ മേൽ നാം (സൽ കീർത്തി) ബാക്കിയാക്കുകയും ചെയ്തു. (109) ഇബ്റാഹീമിന്റെമേൽ സലാം ധ സമാധാന ശാന്തി പ ! (110) അപ്രകാരമാണ് നാം സുകൃ തവാൻമാർക്ക് പ്രതിഫലം നൽകു ന്നത് (111) നിശ്ചയമായും, അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടി യാൻമാരിൽപെട്ടവനാകുന്നു. (108) നാം ബാക്കിയാക്കുകയും അദ്ദേഹത്തിന്റെ മേൽ പിന്നീടുള്ളവരിൽ (109) സലാം (സമാധാനം) ശാന്തി ഇബ്റാഹീ മിന്റെ മേൽ (110) അപ്രകാരം നാം പ്രതിഫലം നൽകുന്നു (111) അദ്ദേഹം നമ്മുടെ അടി യാൻമാരിൽപെട്ടവനാണ് സത്യവിശ്വാസികളായ ഈ നാലു വചനങ്ങൾ ശ്രദ്ധിച്ചു നോക്കുക, ഇവിടെ മാത്രമല്ല, ഇതിനുമുമ്പ്നൂഹ് നബി (അ)യെക്കുറിച്ചും, താഴെ മൂസാ (അ), ഹാറൂൻ (അ), ഇൽയാസ് (അ) എന്നീ നബിമാരെക്കുറിച്ചും ഇതുപോലെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പിൽക്കാലക്കാരിൽ അവരുടെ സൽകീർത്തി നിലനിൽക്കുമെന്നും, അവരുടെ മേൽ സലാം ഉണ്ടായിരിക്കു മെന്നും പറഞ്ഞശേഷം, അവർ സുകൃതവാൻമാർ അഥവാ സൽഗുണവാൻമാർ ആണെന്നും സത്യവിശ്വാസികൾ ആണെന്നും അവരെപ്പറ്റി പുകഴ്ത്തിയിരിക്കുന്നു. ഇബ്റാഹീം നബി(അ) സുകൃതവാനാണെന്ന് ഇതിനുമുമ്പ് 105-ാം വചനത്തിലും ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. എല്ലാ സൽഭാഗ്യങ്ങളുടെയും കാരണം സുകൃതങ്ങളാണെന്നും, അവ യുടെ അടിസ്ഥാനം സത്യവിശ്വാസമാണെന്നും ഇതിൽ നിന്ന് മനിലാക്കാം. ഇബ്റാഹീം നബി(അ)ക്ക് സിദ്ധിച്ച മറ്റൊരു അനുഗ്രഹത്തെയാണ് അടുത്ത വചനങ്ങളിൽ പ്രസ്താ വിക്കുന്നത്.
37:112–116

وَبَشَّرۡنَٰهُ بِإِسۡحَٰقَ نَبِيّٗا مِّنَ ٱلصَّـٰلِحِينَ

وَبَٰرَكۡنَا عَلَيۡهِ وَعَلَىٰٓ إِسۡحَٰقَۚ وَمِن ذُرِّيَّتِهِمَا مُحۡسِنٞ وَظَالِمٞ لِّنَفۡسِهِۦ مُبِينٞ

وَلَقَدۡ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ

Passage continues through verse 37:116.

(112) സദ്വൃത്തൻമാരിൽപെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാക്വിനെക്കുറിച്ച് അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയി ക്കുകയും ചെയ്തു. (113) അദ്ദേഹത്തിന്റെ (ബലിക്ക് ത യ്യാ റാ യ പു്ര തെ ന്റ ) മ ലും ഇസ്ഹാക്വിന്റെ മേലും നാം ബർക്കത്ത് (ആശീർവാദം) നല്കു കയും ചെയ്തിരിക്കുന്നു. അവർ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട് സുകൃതനും തന്നോടുതന്നെ സ്പഷ്ടമായ അക്രമം കാണിക്കുന്ന വനും. (112) അദ്ദേഹത്തിന് നാം സന്തോഷവാർത്ത നല്കുകയും ചെയ്തു ഇസ്ഹാക്വിനെക്കുറിച്ച് ഒരു പ്രവാചകനായിക്കൊണ്ട് സദ്വൃത്തൻമാരിൽപെട്ട (113) നാം ബർക്കത്ത് (ആശീർവാദം)നൽകി, അഭി വൃദ്ധിയുണ്ടാക്കിക്കൊടുത്തു അദ്ദേഹത്തിന് ഇസ്ഹാക്വിനും അവർ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട് സുകൃതൻ, സൽഗു ണവാൻ അക്രമിയും തന്നോടുതന്നെ, സ്വന്തം ആത്മാവിനോട് സ്പഷ്ട മായ ഇവരുടെ സന്താനപരമ്പരയിൽ എത്രയോ തലമുറകൾ ഉണ്ടായി. ഇന്നും അവ പെരു ഇബ്റാഹീം നബി(അ)യുടെ സന്താനപരമ്പര ഇൗ രണ്ടു പുത്രൻമാർവഴിയാണ് നിലനിന്നു പോന്നത്. അനേകം നബിമാരും അവരിലുണ്ടായി. എന്നാൽ, ഇൗ രണ്ടു പ്രവാചകവര്യൻമാരുടെ പരമ്പരയിൽ പെട്ടവരെല്ലാം പുണ്യവാന്മാ രാണെന്നോ , ഇവരുടെ സന്തതികൾ മാത്രം മോക്ഷം പ്രാപിക്കുന്നവരാണെന്നോ ഒരു നിശ്ചയവുമില്ല. അതല്ലെങ്കിൽ ഇസ്ഹാക്വ് നബി(അ) ന്റെ സന്തതികളായ ല്യരെല്ലാം ഉൽകൃഷ്ടരാണെന്നോ, നബി(അ)ന്റെ സന്തതികളായ അറ ബികളെല്ലാം ഉൽകൃഷ്ടരാണെന്നോ,നിശ്ചയിക്കപ്പെട്ടിട്ടുമില്ല.അവരിലെല്ലാം തന്നെ നല്ല ആളുകളും അക്രമികളും ഉണ്ടായിരിക്കും. പ്രവാചകൻമാരുടെ സന്തതികളായതുകൊ ണ്ടുമാത്രം ആർക്കും രക്ഷയില്ല. സത്യവിശ്വാസവും സൽക്കർമവുംകൊണ്ടേ രക്ഷയുള്ളൂ എന്നൊക്കെയാണ് അവസാനവാക്യം സൂചിപ്പിക്കുന്നത്. ബലിയർപ്പിക്കപ്പെട്ട പുത്രൻ ആർ? ഇബ്റാഹീം (അ) ബലിയർപ്പിച്ച പുത്രന്റെ പേർ വ്യക്തമായി പ്രസ്താ വിച്ചിട്ടില്ല, ബലവത്തായ ഹദീഥുകളിലും പറയപ്പെട്ടിട്ടില്ല. എങ്കിലും പ്രസ്താ വനകളും, വാചകക്രമവും നോക്കുമ്പോൾ അത് നബി(അ)തന്നെയാണെന്ന് വ്യക്തമാകുന്നതാണ്. പല സ്വഹാബികളിൽനിന്നും, മുൻഗാമികളായ മഹാൻമാ രിൽനിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും നബി(അ) ആയിരുന്നുവെ ന്നുതന്നെ, ബലിയർപ്പിക്കപ്പെട്ടത് ഇസ്ഹാക്വ് നബി(അ)ആണെന്നത്രെ വേദക്കാർയ ഹൂദരും ക്രിസ്ത്യാനികളുംപറയുന്നത്. ഇന്ന് നിലവിലുള്ള തൗറാത്തിലും (ബൈബ്ളിലും) അങ്ങിനെയാണുള്ളതും. പക്ഷേ, ബൈബ്ളിന്റെ ചില പ്രസ്താവന കൾ ഇതിനോട് യോജിക്കുന്നില്ലതാനും, താഴെ പറയുന്ന സംഗതികൾ ഇവിടെ ശ്രദ്ധേ യമാകുന്നു: 1) 100-ാം വചനത്തിൽ തനിക്ക് പിൻതുടർച്ചക്കാരുണ്ടാകുവാൻ വേണ്ടി ഇബ്റാഹീം നബി(അ) പ്രാർത്ഥിച്ചതായും, 101-ാം വചനത്തിൽ, അപ്പോൾ അദ്ദേഹത്തിന് ഒരു ആൺകുട്ടി ഉണ്ടാകുവാൻ പോകുന്ന സന്തോഷവാർത്ത അറിയിച്ചതായും പറഞ്ഞുവ ല്ലോ. തുടർന്നുള്ള കുറേ ആയത്തുകളിൽ അതേ ആൺകുട്ടിയെ ബലിയർപ്പിച്ച സംഭവ മാണ് വിവരിച്ചിരിക്കുന്നത്. വരെയുള്ള വചനങ്ങളിൽ വേറെ ഒരു മകനെപ്പറ്റി പ്രസ്താ വിച്ചിട്ടേയില്ല. പിന്നീട് 112-ൽ അദ്ദേഹത്തിന് ഇസ്ഹാക്വിനെക്കുറിച്ചും സന്തോഷവാർത്ത അറിയിച്ചതായി ( ) പ്രസ്താവിക്കുന്നു. ഇൗ രണ്ട് പുത്രൻമാരല്ലാതെ ഇബ്റാഹീം നബി(അ)ക്ക് വേറെ മൂന്നാമതൊരു പുത്രൻ ഉണ്ടായതായി അറിയപ്പെടു ന്നുമില്ല. അപ്പോൾ, 102 മുതൽ ആയത്തുകളിൽ പ്രസ്താവിക്കപ്പെട്ട ബലികർമത്തിന് വിധേയനായമകൻ നബി(അ)തന്നെയാണെന്നല്ലാതെ വരാൻ മാർഗമില്ല ല്ലോ. 2) 100-ാം വചനത്തിൽ തനിക്ക് പിൻതുടർച്ചക്കാരുണ്ടാകുവാൻ വേണ്ടി ഇബ്റാഹീം നബി(അ)പ്രാർത്ഥിച്ചതിൽ സദ്വൃത്തരിൽപെട്ട ( ഉണ്ടായിരുന്നത് നിമിത്തമാണ് - അതെന്ന് മനിലാക്കാം. തന്നെ അറുത്തു ബലിചെയ്വാൻ സസന്തോഷം സന്നദ്ധത പ്രകടിപ്പിച്ചതിൽപരം സഹ നത്തിന്റെ മാതൃക മറ്റെന്താണ് അതേസമയത് ത് ഇസ്ഹാക്വി(അ)നെക്കുറിച്ചുള്ള സന്തോ ഷവാർത്തയിൽ, അദ്ദേഹത്തെപ്പറ്റി ഇബ്റാഹീം (അ) പ്രാർത്ഥനയിൽ വിശേഷിപ്പിച്ച അതേ വാക്ക് ( എന്ന്) തന്നെ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നതും. അതായത് അദ്ദേഹം പ്രാർത്ഥനയിൽ ആവശ്യപ്പെട്ടപ്രകാരം സദ്വൃത്തരായ രണ്ട് മക്കളെ അല്ലാഹു അദ്ദേഹത്തിന് നൽകി. ഒന്നാമത്തെ മകന് സഹനശീലനാണെന്ന ഒരു പ്രത്യേ കതയുംകൂടി ഉണ്ടായിരുന്നു എന്ന് സാരം. 3) ബലിസംഭവവും, ഇസ്ഹാക്വ് (അ)നെക്കുറിച്ചുള്ള സന്തോഷവാർത്തയും വിവരി ച്ചതിനെത്തുടർന്ന് (113 -ാം വചനത്തിൽ) അദ്ദേഹത്തിന്റെ മേലും ഇസ്ഹാക്വിന്റെ മേലും നാം ബർക്കത്ത് ചെയ്തിരിക്കുന്നുവെന്നും, അവരുടെ രണ്ടാളുടെയും സന്താനങ്ങളിൽ സൽഗുണവാൻമാരും അക്രമികളും ഉണ്ടെന്നും ) ( പറയുന്നു. അപ്പോൾ, ആദ്യം പ്രസ്താവിക്കപ്പെട്ട പുത്രൻ ഇസ്ഹാക്വല്ലെന്നും, വേറൊരാളാണെന്നും പറയേണ്ടതില്ലല്ലോ. രണ്ടുപേരുടെയും സന്താ നപരമ്പരകൾ ഇന്നും നിലനിൽക്കുന്നുണ്ട്താനും. 4) സൂറത്തു ഹൂദ് 71 ൽ നബിയുടെ ഭാര്യക്ക്-ഇസ്ഹാക്വിനെക്കുറിച്ചും, അദ്ദേഹത്തിന് ശേഷം നാം സന്തോഷവാർത്ത അറിയിച്ചു) എന്ന് അല്ലാഹു പ്രസ്താ വിച്ചിരിക്കുന്നു. അപ്പോൾ, ഇസ്ഹാക്വിനെപ്പറ്റി സന്തോഷമറിയിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തിൽ നിന്ന് വഴിയെ ഉണ്ടാവാൻ പോകുന്ന മകനെക്കുറിച്ചും അറിയിച്ചിരിക്കെ, അതിന്മുമ്പായി അദ്ദേഹത്തെ ബലിയർപ്പിക്കുവാൻ കൽപിക്കുന്നതിൽ അർത്ഥമില്ല. 5) ബൈബ്ളിൽ (നിലവിലുള്ള തൗറാത്തിൽ) അല്ലാഹു ഇബ്റാഹീം നബി(അ)യെ വിളിച്ചു ഇങ്ങിനെ പറയുന്നതായി പ്രസ്താവിക്കുന്നു : "നിന്റെ മകനെ, നീ സ്നേഹി ക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെത്തന്നെ കൂട്ടിക്കൊണ്ട് മോരിയാ ദേശത്ത് ചെന്ന് അവിടെ ഞാൻ നിന്നോട് കൽപിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു'. (ഉൽപത്തി :22 ൽ 1-3) ഏകജാതൻ എന്നു പറയു മ്പോൾ, ഇബ്റാഹീം നബി(അ)ക്ക് ആ സന്ദർഭത്തിൽ വേറെ മക്കളുണ്ടായിരുന്നില്ലെ ന്നാണ് വരുന്നത്. വാസ്തവത്തിൽ മൂത്ത പുത്രനായ നിലവിലുണ്ട്താ നും. (അ) ജനിച്ചപ്പോൾ ഇബ്റാഹീം നബി(അ)ക്ക് 86 വയാണെന്നും, ഇസ്ഹാക്വ് (അ)നെക്കുറിച്ച് സന്തോഷവാർത്ത ലഭിച്ചത് അദ്ദേഹത്തിന് വയുള്ള പ്പോഴാണെന്നും ബൈബ്ൾ തന്നെ പ്രസ്താവിക്കുന്നു. (ഉൽപത്തി 16-ൽ 16 ഉം, : 17 ണ്ണ 1 ഉം) അപ്പോൾ, ഏകജാതൻ എന്ന വിശേഷണം ഇസ്ഹാക്വിന് യോജിക്കയില്ലല്ലോ. ആ സ്ഥിതിക്ക് യിസ്ഹാക്കിനെത്തന്നെ എന്ന ഭാഗം തൗറാത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതായിരിക്കാം. അക്കാലത്ത് നബിയെയും മാതാ വിനെയും മക്കഃയിൽ കൊണ്ടുപോയി താമസിപ്പിച്ചുകഴിഞ്ഞിരുന്നതുകൊണ്ടാണ് ഇസ്ഹാക്വിനെപ്പറ്റി ഏകജാതൻ എന്ന് പറഞ്ഞതെന്നു വേദക്കാർ പറയാറുള്ള ന്യായം സ്വീകാര്യമല്ലെന്ന് അധികം ആലോചിക്കാതെത്തന്നെ മനിലാകുന്നതാണ്. 6) ഏതു നിലക്കും ബലികഴിക്കപ്പെടുവാൻ ന്യായം മൂത്ത പുത്രനാണല്ലോ. മൂത്ത പുത്രൻ തർക്കവുമില്ല. കൂടാതെ, ബലികർമം നടന്ന സ്ഥലം ഒരു മലയിൽവെച്ചാണെന്നും ബൈബ്ൾ പ്രസ്താ വിക്കുന്നു. ഇൗ സ്ഥലം എവിടെയാണെന്ന് വേദക്കാർക്ക് അറിഞ്ഞുകൂടാ. വേദപുസ്ത കനിഘണ്ടു ഇതു തുറന്നുസമ്മതിച്ചിട്ടുമുണ്ട്. (പേജ്, 352) ചെറുപ്പം മുതൽക്കേ (അ)വസിച്ചുകൊണ്ടിരുന്ന മക്കഃയുടെ പരിസരമായ മിനായും, അവിടെ സ്ഥിതി ചെയ്യുന്ന മലയും ആയിരിക്കണം മോരിയാ പ്രദേശം. വർഗമായ അറബികളോട്നബി ˜ തിരുമേനി˜നിയോഗിക്കപ്പെടുന്നതിനു മുമ്പ് തന്നെ വർഗത്തിനുണ്ടായിരുന്ന അസൂയയിൽ നിന്ന്, തങ്ങളാണ് ഉൽകൃഷ്ടവർഗ മെന്ന നാട്യത്തിൽനിന്നും ഉടലെടുത്തതാണ് വാസ്തവത്തിൽ ഹോമയാഗം ചെയ്യപ്പെട്ട പുത്രൻ യിസ്ഹാക്കാണെന്നവാദം. ഇൗ പരമാർത്ഥം ഉമറുബ്നു അബ്ദിൽ അസീസ് (റ)ന്റെ ഖിലാഫത്തുകാലത്ത് യഹൂദരിൽ നിന്നു ഇസ്ലാമിൽ വന്ന ചില ആളുകൾ തുറന്നുപറഞ്ഞതായി ഇബ്നു ഇസ്ഹാക്വ് (റ)രേഖപ്പെടുത്തിയിരിക്കുന്നു. തൗറാത്തിൽ വേദക്കാരാൽ നടത്തപ്പെട്ട ഇൗ കൈ കടത്തൽ വളരെ അൽഭുതകരമൊന്നുമല്ല.മുസ്ലിം കളിൽത്തന്നെ ചുരുക്കം ചിലരിൽ ബലിയർപ്പിക്കപ്പെട്ട പുത്രൻ ഇസ്ഹാക്വാണെന്ന അഭി പ്രായം മുമ്പുണ്ടായിരുന്നു. വേദക്കാരിൽനിന്നുള്ള കേട്ടുകേൾവികളെ മാത്രം അടിസ്ഥാ നമാക്കിയായിരുന്നു അത്. ഇന്ന് ആർക്കും അങ്ങിനെ അഭിപ്രായമുള്ളതായി അറിയു ന്നില്ല. വിഭാഗം - 4 ധ 1 14 പ തീർച്ചയായും, മൂസായു ടെയും ഹാറൂന്റെയും പേരിൽ നാം ദാക്ഷിണ്യം (അഥവാ അനുഗ്രഹം) ചെയ്തിരിക്കുന്നു. ധ 1 15 പ രണ്ടുപേരെയും, അവരുടെ ജനതയെയും വമ്പിച്ച സങ്കടത്തിൽ (വിപത്തിൽ) നിന്നും നാം രക്ഷപ്പെ ടുത്തുകയും ചെയ്തു. ധ 1 16 പ അവരെ നാം സഹായി ക്കയും ചെയ്തു. അങ്ങനെ, വിജയി കൾ അവർ തന്നെ ആയിത്തീർന്നു. ധ 1 14 പ
37:117–123

وَءَاتَيۡنَٰهُمَا ٱلۡكِتَٰبَ ٱلۡمُسۡتَبِينَ

وَهَدَيۡنَٰهُمَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ

وَتَرَكۡنَا عَلَيۡهِمَا فِي ٱلۡأٓخِرِينَ

Passage continues through verse 37:123.

(117) രണ്ടുപേർക്കും നാം (ആ) വ്യക്തമായി വിവരിക്കുന്ന ഗ്രമ്ലം (തൗറാത്ത്) നൽകുകയും ചെയ്തു. (118) രണ്ടുപേർക്കും നാം ചൊവ്വായ പാത കാട്ടിക്കൊടുക്കു കയും ചെയ്തു. (119) രണ്ടാളുടെമേലും, പിന്നീട് വരുന്നവരിൽ നാം (സൽകീർത്തി) ബാക്കിയാക്കുകയും ചെയ്തു. (120) മൂസായുടെയും, ഹാറൂ ന്റെയും പേരിൽ സലാം ധ സമാധാന ശാന്തി പ ! (121) നാം അങ്ങിനെയാണ് സുകൃതവാന്മാർക്ക് പ്രതിഫലം കൊടുക്കുന്നത്. (122) നിശ്ചയമായും, അവർ രണ്ടുപേരും നമ്മുടെ സത്യവിശ്വാസി കളായ അടിയാൻമാരിൽ പെട്ടവരാ ണ്. (123) ഇൽയാസുംതന്നെ, മുർസ ലുകളിൽ പെട്ടവനാകുന്നു. 117 പ രണ്ടാൾക്കും നാം കൊടുക്കുകയും ചെയ്തു. വേദഗ്രമ്ലം വ്യക്തമായി വിവരിക്കുന്ന (118) രണ്ടുപേർക്കും നാം കാട്ടിക്കൊടുക്കുകയും ചെയ്തു പാത, വഴി ചൊവ്വായ, നേരായ (119) നാം ബാക്കിയാക്കുകയും ചെയ്തു രണ്ടാളുടെ പേരിലും പിന്നീടുള്ളവരിൽ (120) സലാം മൂസായുടെ മേൽ ഹാറൂന്റെയും (121) നിശ്ചയമായും നാം അപ്രകാരം നാം പ്രതി ജനിക്കുന്ന ആൺകുട്ടികളെ കൊലപ്പെടുത്തുക, അടിമകളാക്കു ക, കഠിന ജോലികൾ ചെയ്യിക്കുക തുടങ്ങി നടത്തിയിരുന്ന അക്രമങ്ങളാണ് വമ്പിച്ച സങ്കടം-അഥവാ വിപത്ത് - എന്നു പറഞ്ഞത്. നിന്ന് രക്ഷപ്പെട്ടതും, പിന്നീട് പ്രതാപവും സംസ്കാരവും സിദ്ധിച്ച ജനതയായി ത്തീർന്നതും പ്രസിദ്ധമാണല്ലോ
37:124–129

إِذۡ قَالَ لِقَوۡمِهِۦٓ أَلَا تَتَّقُونَ

أَتَدۡعُونَ بَعۡلٗا وَتَذَرُونَ أَحۡسَنَ ٱلۡخَٰلِقِينَ

ٱللَّهَ رَبَّكُمۡ وَرَبَّ ءَابَآئِكُمُ ٱلۡأَوَّلِينَ

Passage continues through verse 37:129.

(124) അദ്ദേഹം തന്റെ ജനത യോട് പറഞ്ഞ സന്ദർഭം (ഓർക്കുക); നിങ്ങൾ (അല്ലാഹുവിനെ)സൂക്ഷിക്കു ന്നില്ലേ (125) നിങ്ങൾ നെ വിളി(ച്ചു പ്രാർത്ഥി)ക്കുകയും, ഏറ്റവും നല്ല സ്രഷ്ടാവിനെ വിട്ടുക ളയുകയും ചെയ്യുകയാണോ? (126) അതായത്, നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂർവ്വി കൻമാരായ പിതാക്കളുടെ രക്ഷിതാ വുമായ അല്ലാഹുവിനെ! (127) എന്നിട്ട് അവർ അദ്ദേ ഹത്തെ വ്യാജമാക്കി, അതിനാൽ അവർ നിശ്ചയമായും (ശിക്ഷയിൽ) ഹാജറാക്കപ്പെടുന്നവരാകുന്നു (128) അല്ലാഹുവിന്റെ കളങ്കരഹി തമാക്കപ്പെട്ട (ശുദ്ധരായ) അടി യാൻമാരൊഴികെ. (129) അദ്ദേഹത്തിന്റെ മേൽ നാം പിന്നീടുള്ളവരിൽ (സൽകീർത്തി) ബാക്കിയാക്കുകയും ചെയ്തു. (124) അദ്ദേഹം പറഞ്ഞ സന്ദർഭം തന്റെ ജനതയോട് നിങ്ങൾ സൂക്ഷിക്കുന്നില്ലേ (125) നിങ്ങൾ വിളിക്കുന്നുവോ നെ നിങ്ങൾ വിട്ടുകളയുകയും സൃഷ്ടികർത്താക്കളിൽ ഏറ്റവും ഉത്ത മനെ (ഏറ്റവും നല്ല സ്രഷ്ടാവിനെ) (126) അതായത് അല്ലാഹുവിനെ നിങ്ങളുടെ രക്ഷിതാവായ നിങ്ങളുടെ പിതാക്കളുടെയും രക്ഷിതാവായ ഫലം നൽകുന്നു സുകൃതവാന്മാർക്ക് (122) നിശ്ചയമായും അവർ രണ്ടാളും നമ്മുടെ അടിയാൻമാരിൽ പെട്ടവരാണ് സത്യവിശ്വാസിക ളായ (123) നിശ്ചയമായും ഇൽയാസും മുർസലുകളിൽപെട്ട വൻതന്നെ
37:130–133

سَلَٰمٌ عَلَىٰٓ إِلۡ يَاسِينَ

إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

إِنَّهُۥ مِنۡ عِبَادِنَا ٱلۡمُؤۡمِنِينَ

Passage continues through verse 37:133.

(130) ഇൽയാസിന്റെ (അഥവാ ഇൽയാസിന്റെ ആൾക്കാരുടെ)മേൽ സലാം ധ സമാധാന ശാന്തി പ ! (131) നാം അപ്രകാരമാണ് സുകൃതവാൻമാർക്ക് പ്രതിഫലം കൊടുക്കുന്നത്. (132) നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടി യാൻമാരിൽപെട്ടവനാകുന്നു. (130) സലാം ഇൽയാസിന്റെ മേൽ, ഇൽയാസിന്റെ ആൾക്കാരിൽ (131) നിശ്ചയമായും നാം അപ്രകാരം സുകൃതവാൻമാർക്ക് പ്രതിഫലം നൽകുന്നു (132) നിശ്ചയമായും അദ്ദേഹം നമ്മുടെ അടി യാൻമാരിൽ പെട്ടവനാണ് സത്യവിശ്വാസികളായ ഹാറൂൻ നബി(അ)യുടെ സന്തതികളിൽപെട്ട ഒരു പ്രവാചകനായി രുന്നു ഇൽയാസ് നബി(അ) എന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. ( ട്ട ഞ്ഞിക്കഠൾീഷ ) നബിയുടെ പിൻഗാമിയായിരുന്നുവെന്നും ചിലർ പ്രസ്താവിക്കുന്നു.അദ്ദേഹ ത്തിന്റെ ജനത ആരാധിച്ചു വന്നിരുന്ന ഒരു വിഗ്രഹമാണ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ രാജ്യം ) ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ബൈബ്ളിൽ (1 രാജാക്കൾ 17ലും മറ്റും) പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഏലിയ പ്രവാചക നാണ് ഇൽയാസ് (അ) എന്ന് കരുതപ്പെടുന്നു. ഗലീലാ (ജലീലിയാ) കടൽ, യോർദ്ദാൻ (ജോർദ്ദാൻ) നദി, ചാവുകടൽ (ബഹ്ർലൂത്വ്) ഇവയുടെ കിഴക്ക് സുരിയാ (സിരിയാ) വനാന്തരംവരെ നീണ്ടുകിട ക്കുന്ന ഗിലെയാദ് നാട്ടിലെ തിശ്ബി എന്ന ഗ്രാമത്തിലായിരുന്നു ഏലിയാ പ്രവാച കന്റെ ജനനമെന്നും, അദ്ദേഹം വളരെ മതപ്രബോധന കൃത്യങ്ങൾ നിർവ്വഹിച്ചിട്ടു ണ്ടെന്നും ക്രി.മു. 875-851 കാലത്തായിരുന്നു അതെന്നും വേദപുസ്തകനിഘണ്ടുവിൽ പറയുന്നു. പൂർവ്വികൻമാരായ (127) എന്നിട്ടവർ അദ്ദേഹത്തെ വ്യാജമാക്കി അതിനാൽ അവർ ഹാജറാക്കപ്പെടുന്നവർ തന്നെ (128) അല്ലാ ഹുവിന്റെ അടിയാൻമാരൊഴികെ കളങ്കരഹിതരാക്ക(ശുദ്ധിയാക്ക)പ്പെട്ട (129) നാം ബാക്കിയാക്കുകയും ചെയ്തു അദ്ദേഹത്തിന്റെ മേൽ പിന്നീ ടുള്ളവരിൽ
37:134–138

إِذۡ نَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ

إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ

ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ

Passage continues through verse 37:138.

(134) അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്വന്തക്കാരെയും മുഴുവനും നാം രക്ഷപ്പെടുത്തിയ സന്ദർഭം (ഓർക്കുക): (135) അവശേഷിച്ചവരിൽപെട്ട ഒരു വൃദ്ധ സ്ത്രീയെ ഒഴികെ. (136) പിന്നെ, മറ്റുള്ളവരെ നാം തകർത്തു(നിശ്ശേഷം നശിപ്പിച്ചു)കള ഞ്ഞു. (137) നിങ്ങൾ പ്രഭാതവേളയിലാ യിക്കൊണ്ട് നിശ്ചയമായും അവരിൽ കൂടി കടന്നു പോകാറുണ്ടല്ലോ: (138) രാത്രിയിലും (കടന്നുപോ കാറുണ്ട്) എന്നിട്ടും നിങ്ങൾ ബുദ്ധി കൊടുത്തു(ചിന്തി)ക്കുന്നില്ലേ?! (133) നിശ്ചയമായും ലൂത്വ് മുർസലുകളിൽപെട്ടവൻ തന്നെ (134) നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിയ സന്ദർഭം തന്റെ സ്വന്ത ക്കാരെ (വീട്ടുകാരെ)യും മുഴുവനും (135) ഒരു വൃദ്ധ സ്ത്രീ (കിഴ വി)ഒഴികെ അവശേഷിച്ച (പിന്തിനിന്നവരിൽപെട്ട) (136) പിന്നെ നാം തകർത്തു മറ്റേവരെ (137) നിശ്ചയമായും നിങ്ങൾ നിങ്ങൾ കടന്നു (നടന്നു)പോകുന്നു അവരിൽകൂടി പ്രഭാതവേളയിലാ യിക്കൊണ്ട് (138) രാത്രിയിലും അപ്പോൾ (എന്നിട്ടും) നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ യഥാർത്ഥ സൃഷ്ടികർത്താവ് അല്ലാഹു മാത്രമേയുള്ളൂവെങ്കിലും, ഏതെങ്കിലും വസ്തു ക്കൾക്ക് രൂപം നൽകുന്നവരെപ്പറ്റി അവയുടെ സ്രഷ്ടാക്കൾ എന്ന് പറയപ്പെടാറുണ്ടല്ലോ. ഇതുപോലെയുള്ള ഏതെങ്കിലും അർത്ഥത്തിൽ സൃഷ്ടികർത്താക്കളായി കരുതപ്പെടുന്ന എല്ലാവരിലും വെച്ച് ഏറ്റവും നല്ലവൻ എന്നാണ് (സ്രഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ-അഥവാ ഏറ്റവും നല്ല സ്രഷ്ടാവ് ) എന്ന വാക്കിന്റെ താൽപര്യം. പര മശൂന്യതയിൽ നിന്ന് വസ്തുക്കൾക്ക് അസ്തിത്വം നൽകുന്നവർ എന്ന അർത്ഥത്തിലുള്ള ഏക സ്രഷ്ടാവ് അല്ലാഹു തന്നെ. (അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവത്രെ) 133 പ ലൂത്വും തന്നെ മുർസലുക ളിൽ പെട്ടവനാകുന്നു.
37:139–142

وَإِنَّ يُونُسَ لَمِنَ ٱلۡمُرۡسَلِينَ

إِذۡ أَبَقَ إِلَى ٱلۡفُلۡكِ ٱلۡمَشۡحُونِ

فَسَاهَمَ فَكَانَ مِنَ ٱلۡمُدۡحَضِينَ

Passage continues through verse 37:142.

(139) യൂനുസും തന്നെ മുർസലു കളിൽ പെട്ടവനാകുന്നു. (140) ഭാരം നിറക്കപ്പെട്ട കപ്പലി ലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദർഭം (ഓർക്കുക) (141) എന്നിട്ട് അദ്ദേഹം നറുക്കെ ടുപ്പിൽ പങ്കെടുത്തു(ജയംപരീക്ഷി ച്ചു). അപ്പോഴദ്ദേഹം തോല്പിക്കപ്പെ ട്ടവരിൽ ആയിത്തീർന്നു. (142) അങ്ങനെ, താൻ ആക്ഷേ പവിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. (139) നിശ്ചയമായും യൂനുസും മുർസലുകളിൽപെട്ടവൻ തന്നെ (140) അദ്ദേഹം ഓടിപ്പോയ (ഒളിച്ചുപോയ)സന്ദർഭം കപ്പലിലേക്ക് സാധനങ്ങൾ (ഭാരം)നിറക്കപ്പെട്ട (141) എന്നിട്ടദ്ദേഹം നറുക്കെടു പ്പിൽ പങ്കെടുത്തു അപ്പോൾ അദ്ദേഹം ആയി തോല്പിക്കപ്പെട്ട (പ രാജയപ്പെട്ട)വരിൽ (142) അങ്ങനെ അദ്ദേഹത്തെ വിഴുങ്ങി മൽസ്യം അദ്ദേഹം (ആയിരിക്കെ) ആക്ഷേപവിധേയൻ - സ്വയം കുറ്റപ്പെടുത്തുന്നവൻ. യൂനുസ് നബി(അ)യുടെ കഥ സൂ: വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലും ഇതിനുമമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബോധനവും, ഉപദേശവും നാട്ടുകാർ വകവെക്കാതായപ്പോൾ അവരുടെ മേൽ കോപിച്ചുകൊണ്ട് അദ്ദേഹം സ്ഥലം വിട്ടുപോയി. ഒരു കപ്പലിൽ കയറുകയും, വർദ്ധിച്ച കാറ്റുംകോളും നിമിത്തം കപ്പലിന്റെ സ്ഥിതി ആപൽകരമാവുകയും ഉണ്ടായി. കപ്പലിലെ ഭാരം കുറക്കു വാനായി യാത്രക്കാർക്കിടയിൽ ഒരു നറുക്കെടുപ്പ് നടത്തപ്പെട്ടു. അതിൽ അദ്ദേഹം പരാ ജയപ്പെട്ടു, കപ്പലിൽ നിന്നു പുറംതള്ളപ്പെടുകയും ചെയ്തു. സമുദ്രത്തിൽവെച്ച് ഒരു മൽസ്യം അദ്ദേഹത്തെ വിഴുങ്ങി. സ്ഥലം വിട്ടുപോകാൻ അല്ലാഹുവിൽ നിന്നുള്ള അനു വാദം ലഭിക്കുന്നതിനുമുമ്പായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതുകൊണ്ടാണ് ഓടി പ്പോയി ( ) എന്നും, ആക്ഷേപവിധേയൻ ( ) എന്നും അദ്ദേഹത്തെപ്പറ്റി അല്ലാഹു പറഞ്ഞത്. യജമാനന്റെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോകുന്ന അടിമകളെപ്പോലെയാണ് അദ്ദേഹത്തിന്റെ പോക്ക് ഉണ്ടായതെന്നും, തന്റെ പേരിലുള്ള ആക്ഷേപത്തിന് താൻത ന്നെയായിരുന്നു കാരണക്കാരനെന്നും താൽപര്യം.
37:143–146

فَلَوۡلَآ أَنَّهُۥ كَانَ مِنَ ٱلۡمُسَبِّحِينَ

لَلَبِثَ فِي بَطۡنِهِۦٓ إِلَىٰ يَوۡمِ يُبۡعَثُونَ

۞فَنَبَذۡنَٰهُ بِٱلۡعَرَآءِ وَهُوَ سَقِيمٞ

Passage continues through verse 37:146.

(143) എന്നാൽ, അദ്ദേഹം തസ്ബീഹ് (പ്രകീർത്തനം) നടത്തുന്ന വരിൽപെട്ടവനല്ലായിരുന്നുവെങ്കിൽ (144) അവർ (ജനങ്ങൾ) ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവ സംവരെ അതിന്റെ വയറ്റിൽ (തന്നെ) അദ്ദേഹം കഴിഞ്ഞുകൂടേണ്ടി വരുമാ യിരുന്നു! (145) എന്നിട്ട്, അദ്ദേഹം അനാ രോഗ്യനായ നിലയിൽ, അദ്ദേഹത്തെ നാം (ആ) നന്മ പ്രദേശത്ത് ഇട്ടുകൊ ടുത്തു. (146) അദ്ദേഹത്തിനുമീതെ ചുര ക്കാവർഗത്തിൽപെട്ട ഒരു മരം (അ ഥവാ ചെടി) നാം ഉല്പാദിപ്പിക്കു കയും ചെയ്തു. (143) എന്നാൽ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം ആയിരുന്നുവെ ന്നുള്ളത് തസ്ബീഹ് നടത്തുന്നവരിൽപെട്ട (വൻ) (144) അദ്ദേഹം താമസിക്കുക (കഴിഞ്ഞുകൂടുക)തന്നെ ചെയ്തിരുന്നു അതിന്റെ വയറ്റിൽ ദിവസം വരെ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന (145) എന്നിട്ട് നാം അദ്ദേഹത്തെ എറിഞ്ഞു, ഇട്ടു നന്മമായ (ഒഴിഞ്ഞ) സ്ഥലത്ത് അദ്ദേഹം ആയിരിക്കെ അനാരോഗ്യൻ, രോഗി (146) നാം ഉൽപാദിപ്പിക്കുക (മുള പ്പിക്കു)കയും ചെയ്തു അദ്ദേഹത്തിന്റെ മേൽ ഒരു മരം, ചെടി ചുര ങ്ങ(ചുരക്ക)വർഗത്തിൽപെട്ട. മൽസ്യം അദ്ദേഹത്തെ കരയിലെറിഞ്ഞു. കേവലം വിജനപ്രദേശവും, രക്ഷാസൗക ര്യങ്ങളില്ലാത്തതുമായ ഒരു സ്ഥലത്തായിരുന്നു അത്. മൽസ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്തെറിയപ്പെട്ടപ്പോൾ അദ്ദേഹം അങ്ങേയറ്റം അവശനായിരിക്കുമെന്നു പറയേണ്ടതി ല്ലല്ലോ. അല്ലാഹു അദ്ദേഹത്തെ പാഴാക്കിയില്ല. അദ്ദേഹത്തിനു തണലും, വിശ്രമസ്ഥാനവും നൽകുമാറുളള ഒരു മരം-അഥവാ ചുരക്കാവർഗത്തിൽ പെട്ട ഒരു അവിടെ ഏർപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ പക്കൽ വന്നുപോയ ഒരു അബദ്ധം നിമിത്തമാണ് ഈ അത്യാഹിതം സംഭവിച്ചതെങ്കിലും, അദ്ദേഹം വളരെ ഭയഭക്തിയും ദൈവസ്മരണയും ഉള്ള ആളായിരുന്നതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന് രക്ഷയും സഹായവും നൽകി. അല്ലായിരുന്നുവെങ്കിൽ, അദ്ദേഹം മൽസ്യത്തിന്റെ വയറ്റിൽവെച്ചു മരണം അടയുകയും, അതദ്ദേഹത്തിന്റെ ക്വബ്റായിത്തീരുകയും ചെയ്യുമായിരുന്നു. (യക്വ്ത്വീൻ) എന്ന പദത്തിനാണ് ചുരക്കാവർഗം എന്ന് നാം അർത്ഥം കല്പി ച്ചത്. മത്തൻ, വെള്ളരി, ചുരക്കാ എന്നിവപോലെ പടർന്നു വളരുന്ന വള്ളിച്ചെടികൾക്ക് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നു. ചുരക്കാ-അഥവാ ചുരങ്ങ -വള്ളിയാണിവിടെ ഉദ്ദേ വ്യാഖ്യാതാക്കളും പറയുന്നത്. ഏതായാലും യൂനുസ് നബി(അ)ക്ക് അടിയിൽ വിരിച്ചുകിടക്കുവാനും, മുകളിൽ തണൽ ലഭിക്കുവാനും അതിന്റെ ഇലപടലങ്ങളും, ഭക്ഷണത്തിന് ഒരുപക്ഷേ, തിന്റെ ഫലവും ഉപയോഗപ്പെട്ടിരിക്കു മെന്ന് കരുതാം. വാഴയായിരുന്നു പ്രസ്തുത ചെടിയെന്നും ചിലർ പറഞ്ഞുകാണുന്നു. അല്ലാഹുവിനറിയാം. (ശജറത്ത്) എന്ന വാക്കിന് വൃക്ഷം അല്ലെങ്കിൽ മരം എന്നാണ് സാധാരണ അർത്ഥം നൽകാറുള്ളതെങ്കിലും, ചെടിക്കും, വള്ളിക്കും ആ വാക്ക് ഉപ യോഗിക്കാറുണ്ട്താനും, വൃക്ഷം ഏതായിരുന്നാലും ശരി, അല്ലാഹു യൂനുസ് നബി (അ)ക്ക് ആ സന്ദർഭത്തിൽ വേണ്ടുന്ന ശുശ്രൂഷക്കുള്ള മാർഗങ്ങൾ ഒരുക്കിക്കൊടുത്ത താണ് നാമിവിടെ മനിരുത്തേണ്ടത്.
37:147–148

وَأَرۡسَلۡنَٰهُ إِلَىٰ مِاْئَةِ أَلۡفٍ أَوۡ يَزِيدُونَ

فَـَٔامَنُواْ فَمَتَّعۡنَٰهُمۡ إِلَىٰ حِينٖ

(147) നൂറായിരം ധ ഒരു ലക്ഷം പ -അഥവാ കൂടുതൽ വരുന്ന ആളുകളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു. (148) എന്നിട്ട് അവർ വിശ്വസിച്ചു. അങ്ങനെ, അവർക്ക് കുറെകാല ത്തോളം നാം സുഖജീവിതം നൽകു കയും ചെയ്തു. (147) നാം അദ്ദേഹത്തെ അയക്കയും ചെയ്തു നൂറായിരം (ലക്ഷം)ആളുകളിലേക്ക് അല്ലെങ്കിൽ അധികരിക്കുന്ന(വരിലേക്ക്) (148) എന്നിട്ട് അവർ വിശ്വസിച്ചു. അങ്ങനെ അവർക്ക് നാം സുഖജീവിതം നൽകി കുറേ കാലത്തേക്ക് അശ്ശൂർ രാജാക്കളുടെ ഒരു പ്രധാന നഗരിയായ നീനുവാ ( ) യായിരുന്നു യൂനുസ് (അ)ന്റെ രാജ്യം. ഒരു ലക്ഷത്തിലധികം ജനസംഖ്യ വരുന്ന ആ നാട്ടിലേക്ക് തന്നെ അദ്ദേഹം വീണ്ടും നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രബോധന ഫലമായി അവർ സത്യവിശ്വാസം സ്വീകരിക്കുകയും, അങ്ങിനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവർക്ക് ലഭിക്കുകയും, വളരെകാലം അവർ സുഖൈശ്വര്യങ്ങളോടെ കഴിഞ്ഞുകൂടു കയും ചെയ്തു. ഇറാക്വിന്റെ വടക്കുഭാഗത്ത് ടൈഗ്രീസ് നദിയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് നീനുവാ ഒരു ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരു ന്നുവെന്നു പറയുമ്പോൾ, നീനുവാ പട്ടണം അക്കാലത്തെ ഒരു പ്രധാന നഗരമായിരു ന്നുവെന്ന് മനിലാക്കാമല്ലോ. സത്യവിശ്വാസം സ്വീകരിച്ചവരിൽ അന്നത്തെ രാജാവും ഉൾപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. യൂനുസ് നബി(അ)രണ്ടാമത് നിയോഗിക്കപ്പെട്ടത് സ്വന്തം നാട്ടിലേക്കായിരുന്നില്ല എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അറബിയിൽമറ്റു ചില ഭാഷകളെപ്പോലെത്തന്നെ-ഒരു ലക്ഷം എന്ന അർത്ഥത്തി ലുള്ള ഒറ്റവാക്കില്ലാത്തതുകൊണ്ടാണ് (നൂറായിരം) എന്ന് പറയുന്നത്. മേൽപ്ര 1-ാം പടം നോക്കുക ചരിത്ര സംഭവങ്ങളെയും വിവരിച്ചശേഷം അല്ലാഹു പറയുന്നു:
37:149–150

فَٱسۡتَفۡتِهِمۡ أَلِرَبِّكَ ٱلۡبَنَاتُ وَلَهُمُ ٱلۡبَنُونَ

أَمۡ خَلَقۡنَا ٱلۡمَلَـٰٓئِكَةَ إِنَٰثٗا وَهُمۡ شَٰهِدُونَ

(149) (നബിയേ) എന്നാൽ അവ രോട് (ബഹുദൈവവിശ്വാസികളോട്) വിധി അന്വേഷിക്കുക: പെൺമക്കൾ നിന്റെ രക്ഷിതാവിനും, ആൺമക്കൾ അവർക്കുമാണോ?! (150) "അഥവാ അവർ ദൃക്സാ ക്ഷികളായിക്കൊണ്ട് മലക്കുകളെ നാം സ്ത്രീകളായി സൃഷ്ടിച്ചിരിക്കു ന്നുവോ?!' എന്ന്. (149) എന്നാലവരോട് വിധി (അഭിപ്രായം) അന്വേഷിക്കുക നിന്റെ റ∫ിന്നോ പെൺമക്കൾ അവർക്കുമാണോ ആൺമക്കൾ (150) അഥവാ (അതല്ലെങ്കിൽ) നാം സൃഷ്ടിച്ചിരിക്കുന്നുവോ മലക്കുകളെ പെണ്ണുങ്ങളായി അവർ (ആയിരിക്കെ) സാക്ഷികൾ, ഹാജറുള്ളവർ മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു. മലക്കുകളുടെ നാമത്തിൽ വിഗ്രഹങ്ങളുണ്ടാക്കി അവർ ആരാധിക്കയും ചെയ്തിരുന്നു. പെൺമക്കൾ ജീവിക്കുന്നത് ദുശ്ശകുനവും, അപമാനവുമായിക്കരുതി അവരെ ജീവനോടെ കുഴിച്ചുമൂടുക പതിവാക്കിയിരുന്ന അവർ, അല്ലാഹുവിന് മക്കളുണ്ടെന്നുമാത്രമല്ല, അതു പെൺമക്കളാണെന്ന്കൂടി പറയുന്നു. അതിനെക്കുറിച്ച് അല്ലാഹു ആക്ഷേപിക്കുകയാ ണ്. മലക്കുകളെ സൃഷ്ടിച്ചത് അല്ലാഹുവാണല്ലോ. അവൻ അവരെ ആണെന്നും പെണ്ണെന്നും തരംതിരിച്ചിട്ടില്ല. എന്നിരിക്കെ, മലക്കുകളെപ്പറ്റി പെൺമക്കളാണെന്ന് വിധി കല്പിക്കുവാൻ എന്ത് ന്യായമാണുള്ളത്?! അവരെ സൃഷ്ടിച്ചപ്പോൾ ഇവർ അവിടെ ഹാജറുണ്ടായിരിക്കുകയും, സ്ത്രീകളാക്കി സൃഷ്ടിച്ചത് കണ്ടിരിക്കുകയും ചെയ്തിരു ന്നുവെങ്കിൽ അതിന് ന്യായമുണ്ടായിരുന്നു. അതില്ലല്ലോ.
37:151–157

أَلَآ إِنَّهُم مِّنۡ إِفۡكِهِمۡ لَيَقُولُونَ

وَلَدَ ٱللَّهُ وَإِنَّهُمۡ لَكَٰذِبُونَ

أَصۡطَفَى ٱلۡبَنَاتِ عَلَى ٱلۡبَنِينَ

Passage continues through verse 37:157.

(151) അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവർ, തങ്ങളുടെ കള്ളം നിമിത്തം പറയുന്നു: (152) അല്ലാഹു (സന്താനം)ജനി പ്പിച്ചിരിക്കുന്നു എന്ന്! നിശ്ചയമായും, അവർ വ്യാജം പറയുന്നവർ തന്നെ. (153) അവൻ ആൺമക്കളെ ക്കാൾ (പ്രാധാന്യം നൽകി) പെൺമ ക്കളെ തിരഞ്ഞെടുത്തിരിക്കുകയോ?! (154) (ഹേ, മുശ്രിക്കുകളേ,) നിങ്ങൾക്കെന്താണ്?! എങ്ങിനെ (യൊക്കെ)യാണ് നിങ്ങൾ വിധി കല്പിക്കുന്നത്?! (155) അപ്പോൾ, നിങ്ങൾ ഉറ്റാ ലോചിക്കുന്നില്ലേ?! (156) അഥവാ, സ്പഷ്ടമായ വല്ല അധികൃതലക്ഷ്യവും നിങ്ങൾ ക്കുണ്ടോ?! (157) എന്നാൽ, നിങ്ങളുടെ ഗ്രമ്ലം (രേഖ) കൊണ്ടുവരുവിൻ, നിങ്ങൾ സത്യവാൻമാരാണെങ്കിൽ! (151) അല്ലാ, അറിയുക നിശ്ചയമായും അവർ അവരുടെ കള്ളം നിമിത്തം, നുണയാൽ അവർ പറയുന്നു (152) അല്ലാഹു (മക്കളെ)ജ നിപ്പിച്ചു എന്ന് നിശ്ചയമായും അവർ വ്യാജം പറയുന്നവർ തന്നെ (153) അവൻ തിരഞ്ഞെടുക്ക(പ്രാധാന്യം നൽകി)യോ പെൺമക്കളെ ആൺമക്കെളക്കാൾ (154) നിങ്ങൾക്കെന്താണ് നിങ്ങൾ എങ്ങിനെയാണ് വിധിക്കുന്നത് (155) അപ്പോൾ നിങ്ങൾ ഉറ്റാ ലോചിക്കുന്നില്ലേ (156) അഥവാ നിങ്ങൾക്കുണ്ടോ വല്ല അധികൃതല ക്ഷ്യവും, പ്രമാണവും പ്രത്യക്ഷമായ, സ്പഷ്ടമായ (157) എന്നാൽ വരു വിൻ നിങ്ങളുടെ ഗ്രമ്ലവും കൊണ്ട്, രേഖയുമായി നിങ്ങളാണെ ങ്കിൽ സത്യം പറയുന്നവർ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന വ്യാജവാദത്തിന് പുറമെ മറ്റൊരു അനീതിയും കൂടിയാണ്, ആ മക്കൾ പെൺമക്കളാണെന്നുള്ള വാദം. കളവുകെട്ടിപ്പറയുന്നതിലും വേണ്ടേ അൽപമെങ്കിലും നീതി?! അതും ഇല്ലാത്തതിന്റെ പേരിലാണ് അല്ലാഹു ഇവരെ പ്പറ്റി ഇത്ര ശക്തിയായ ഭാഷയിൽ ആക്ഷേപിക്കുന്നത്. സൂറത്തുന്നജ്മിൽ അല്ലാഹു ഇവ രോട് ചോദിക്കുന്നത് ഇങ്ങിനെയാണ്: (നി ങ്ങൾക്ക് ആണും അവനു പെണ്ണുമാണോ? എന്നാലത് അക്രമപരമായ ഒരു ഓഹരിയാണ്) അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും ഒട്ടും അനുയോജ്യമല്ലാത്ത ഇത്തരം നിരർത്ഥ വാദങ്ങളിൽപെട്ട ഇവരുടെ മറ്റൊരു വാദമാണ് അടുത്ത ആയത്തിൽ കാണുന്നത്.
37:158–160

وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ

سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ

إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ

(158) അവർ, അവന്റെ ധ അല്ലാഹു വിന്റെ പ യും ജിന്ന് വർഗത്തിന്റെയും ഇടയിൽ ഒരു കുടുംബബന്ധം ക്കുന്നു! തീർച്ചയായും, "ജിന്നു'കൾ ക്കറിയാം അവർ (ശിക്ഷയിൽ) ഹാജ റാക്കപ്പെടുന്നവരാണെന്ന്. (159) അവർ വർണിച്ചു പറയുന്ന തിൽ നിന്ന് അല്ലാഹു എത്രയോ പരി ശുദ്ധനത്രെ. (160) അല്ലാഹുവിന്റെ കളങ്കരഹി തമാക്കപ്പെട്ട (ശുദ്ധരായ) അടിയാന്മാ രൊഴികെ ധ അവർ ഇതിൽ ഉൾപ്പെടു ന്നതല്ല പ (158) അവർ ആക്കുക(ഏർപ്പെടുത്തുക)യും ചെയ്തു അവന്റെ ഇട യിൽ ജിന്നുകളുടെ ഇടയിലും ഒരു കുടുംബബന്ധം തീർച്ച യായും അറിയാം, അറിഞ്ഞിട്ടുണ്ട് ജിന്നുകൾക്ക്, ജിന്നുകൾ നിശ്ചയമായും അവർ (ഇവർ) ഹാജറാക്കപ്പെടുന്നവർ തന്നെ (എന്ന്) (159) അല്ലാഹു മഹാപരിശുദ്ധനത്രെ അവർ വർണിച്ചു (വിവരിച്ചു)പറയുന്നതിൽ നിന്ന് (160) അല്ലാഹുവിന്റെ അടിയാൻമാരൊഴികെ കളങ്കരഹി തരാക്കപ്പെട്ട ഇവിടെ "ജിന്ന്' ( ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം മലക്കുകളാണെന്നാണ് ഭൂരി പക്ഷം മുഫിറുകളും പ്രസ്താവിച്ചിരിക്കുന്നത്. ഇതിന്റെ മുമ്പും പിമ്പുമുള്ള ആയ ത്തുകളിൽ മലക്കുകളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നതും. ജിന്ന് എന്ന വാക്കിനെക്കുറിച്ചാണ് ആലോചിക്കാനുള്ളത്. പ്രത്യേക നിഘണ്ടുവായ മുഫ്റദാത്തിൽ മറവു ( ക്ടക്കട ) എന്ന അർത്ഥത്തിലുള്ള ധാതുവിൽ നിന്നാണ് ആ പേർ വന്നിരിക്കുന്നതെന്ന് വിവരിച്ച ശേഷം ഇമാം റാഗിബ് (റ) ഇപ്രകാരം പറയുന്നു: "ജിന്ന്' ( ) എന്ന വാക്ക് രണ്ടു പ്രകാരത്തിൽ ഉപയോഗിക്കപ്പെടാറുണ്ട്: മനുഷ്യൻ ( ) എന്നതിന്റെ എതിരിൽ പഞ്ചേന്ദ്രിയങ്ങൾക്കതീതമായി മറഞ്ഞുനിൽക്കുന്ന ആത്മീ യജീവികൾ എന്നതാണ് അവയിലൊന്ന്. ഇതനുസരിച്ച് ഈ വാക്കിൽ മലക്കുകളും, ശൈത്വാൻമാരും ഉൾപ്പെടും . അപ്പോൾ മലക്കുകളെല്ലാം ജിന്നുവർഗത്തിൽ ഉൾപ്പെടും. എല്ലാ ജിന്നുകളും മലക്കായിരിക്കയില്ല. ഈ അടിസ്ഥാനത്തിലാണ് അബൂസ്വാലിഹ് മലക്കുകളെല്ലാം ജിന്നുകളാണെന്ന് പറയുന്നത്. ആത്മീയജീവികളിൽപെട്ട ഒരു പ്രത്യേക വിഭാഗമാണ് ജിന്ന് എന്നത്രെ മറ്റൊരഭിപ്രായം. അതായത്: ആത്മീയജീവികൾ മൂന്നു തരമാണ് : അതിൽ ഉത്തമവിഭാഗത്തെ മലക്കുകളെന്നും, അധമവിഭാഗത്തെ ശൈത്വാൻമാ രെന്നും, മദ്ധ്യമവിഭാഗത്തെ ജിന്നുകളെന്നും പറയുന്നു: നീതി കെട്ടവരുമുണ്ട്) എന്നും ( ) മറ്റുമുള്ള വചനങ്ങൾ ഇത് മനിലാക്കിത്തരുന്നു ( ) മലക്കുകളാണ് ഇവിടെ ഉദ്ദേശ്യം എന്ന്വെക്കുമ്പോൾ, അവർക്കും അല്ലാഹുവി നുമിടയിൽ മുശ്രിക്കുകൾ കുടുംബ ബന്ധം സ്ഥാപിക്കുന്നുവെന്ന് പറഞ്ഞതിന്റെ താൽപര്യം വ്യക്തമാണ്. മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വാദം അനുസ രിച്ച് അല്ലാഹുവും അവരും ഒരേ വർഗത്തിൽപെട്ടവരാണെന്നും, അല്ലാഹു അവരുടെ ജനയിതാവാണെന്നും വരണമല്ലോ ( ) എനി, ആ വാക്കുകൊണ്ടുദ്ദേശ്യം, സാധാരണ അറിയപ്പെടുന്ന അർത്ഥങ്ങളിലുള്ള ജിന്നുകൾതന്നെയാണെന്നുവെക്കുകയാണെങ്കിൽ, ആയത്തിന്റെ താൽപര്യം ഇപ്രകാര മായിരിക്കാം : ജിന്നുകളിലെ നേതാക്കളായ ചിലരുടെ പെൺമക്കളെ അല്ലാഹു വിവാഹം കഴിച്ചിട്ടുള്ളതായി ) ഗോത്രക്കാരും കിനാനഃ ( ) ഗോത്രക്കാരും വിശ്വ സിച്ചിരുന്നുവെന്നും, ജിന്ന്വർഗവും അല്ലാഹുവും തമ്മിൽ വൈവാഹിക ബന്ധമുള്ള തായി യഹൂദരും പറഞ്ഞിരുന്നുവെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നൻമയുടെയും, തിൻമയുടെയും ദൈവങ്ങളായി രണ്ടു സഹോദരദൈവങ്ങൾ ഉണ്ടെന്നും ഇതിൽ നൻമ യുടെ ദൈവമാണ് അല്ലാഹു എന്നും, മറ്റേതു പിശാചാണെന്നും വേറെ ചിലരും വിശ്വ സിച്ചിരുന്നു. ഇതുപോലെയുള്ള പല അന്ധവിശ്വാസങ്ങളും, വാദങ്ങളും ഇന്ത്യയിലെ ചില വിഭാഗക്കാരിലും കാണാവുന്നതാണ്. കൂടാതെ, സൂ: 41 ന്റെ വിവരണത്തിൽ നാം ചൂണ്ടിക്കാണിച്ചതുപോലെ, ജിന്നുകളെ പലരും ആരാധ്യദൈവങ്ങളായി സ്വീകരി ച്ചിട്ടുള്ളതും പ്രസ്താവ്യമാണ്. ഇതെല്ലാം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അല്ലാഹുവിനും അവർക്കുമിടയിൽ കുടുംബ ബന്ധം സ്ഥാപിക്കലാണെന്ന് പറയേണ്ട തില്ല ഏതു തരത്തിലുള്ള കുടുംബ ബന്ധമായിരുന്നാലും, അതിൽ നിന്നെല്ലാം അല്ലാഹു മഹാ പരിശുദ്ധനത്രെ ! മേൽപറഞ്ഞ വ്യാജവാദികളോട് അല്ലാഹു പറയുന്നു: ( ) ജിന്നുകളുടെ വാക്യങ്ങളായി സൂ: ജിന്നിൽ അല്ലാഹു ഉദ്ധരിച്ചതാണ് ഇത്.
37:161–163

فَإِنَّكُمۡ وَمَا تَعۡبُدُونَ

مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ

إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ

(161) എന്നാൽ, നിങ്ങളും, നിങ്ങൾ ആരാധിച്ചുവരുന്നവയും തന്നെ (162) നിങ്ങൾ അവന് ധ അല്ലാഹു വിന് പ എതിരിൽ കുഴപ്പത്തിലാക്കുന്ന വരല്ല (163) ഏതൊരുവൻ ജ്വലിക്കുന്ന നരകത്തിൽ കടന്നെരിയുന്നവ നാണോ അവനെയല്ലാതെ. (161) നരകാന്മിയിൽ കടന്നെരിയുവാൻ തയ്യാറായിക്കൊണ്ടിരിക്കു ന്നവരും, സത്യവിശ്വാസം സ്വീകരിക്കുകയില്ലെന്ന് അല്ലാഹുവിന്നറിയാവുന്നവരുമായ ആളു കളെമാത്രമേ നിങ്ങൾക്കു വഴിപിഴപ്പി ക്കുവാനും, കുഴപ്പത്തിലാക്കുവാനും സാധിക്കുക യുള്ളൂ. അല്ലാതെ, അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായി മറ്റാരെയും കുഴപ്പത്തി ലാക്കുവാൻ നിങ്ങൾക്കു സാധിക്കുകയില്ല എന്ന് സാരം. മലക്കുകളെക്കുറിച്ച് മുശ്രിക്കു കൾ ധരിക്കുകയും, വാദിക്കുകയും ചെയ്യുന്ന ചിലതെല്ലാം മുകളിൽ പറഞ്ഞുവല്ലോ. എന്നാൽ, മലക്കുകളുടെ നിലയെന്തായിരിക്കും? അവരുടെ വാചകങ്ങളിൽതന്നെ അല്ലാഹു അത് ചൂണ്ടിക്കാട്ടുന്നു. മലക്കുകൾ പറയുകയാണ്:
37:164–166

وَمَامِنَّآ إِلَّا لَهُۥ مَقَامٞ مَّعۡلُومٞ

وَإِنَّا لَنَحۡنُ ٱلصَّآفُّونَ

وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ

(164) ഞങ്ങളിൽപെട്ടവർക്ക് (ഒ രാൾക്കും തന്നെ) ഒരു അറിയപ്പെട്ട (നിശ്ചിത)സ്ഥാനം ഇല്ലാതെയില്ല. (165) നിശ്ചയമായും ഞങ്ങൾത ന്നെയാണ്, അണികെട്ടി നിൽക്കുന്ന വരും (166) നിശ്ചയമായും, ഞങ്ങൾത ന്നെയാണ് തസ്ബീഹ് ധ അല്ലാഹു വിന്റെ പ്രകീർത്തനം പ നടത്തുന്നവ രും. (164) ഞങ്ങളിൽനിന്നും (ഒരാളും)ഇല്ല തനിക്കില്ലാതെ ഒരു സ്ഥാനം അറിയപ്പെട്ട (നിർണയിക്കപ്പെട്ട, നിശ്ചിത) (165) നിശ്ചയ മായും ഞങ്ങൾതന്നെ അണികെട്ടിനിൽക്കുന്നവർ (166) ഞങ്ങൾ തന്നെയാണ് തസ്ബീഹ് നടത്തുന്നവരും. ഓരോ മലക്കിനും ഓരോ നിശ്ചിത പദവിയും സ്ഥാനവുമുണ്ട്. അതനുസരിച്ചായി രിക്കും അവരുടെ ആരാധനാ കർമങ്ങളും, ദൈവ കീർത്തനങ്ങളും തുടങ്ങി എല്ലാ കാര്യ ങ്ങളും നടത്തപ്പെടുന്നത്. അവരവരുടെ നിലപാടനുസരിച്ചുള്ള സ്ഥാനങ്ങളിൽ അണി നിരന്നുകൊണ്ടായിരിക്കും അവർ തങ്ങളുടെ കർമങ്ങൾ നടത്തുക, അല്ലാഹുവിന്റെ ശക്തി മാഹാത്മ്യങ്ങളെയും, പരിശുദ്ധതയെയും പ്രകീർത്തനം ചെയ്യുക അവരുടെ പതിവാകു ന്നു. സൂറത്തിന്റെ ആദ്യത്തിൽ മലക്കുകളെപ്പറ്റി പ്രസ്താവിച്ച പല കാര്യങ്ങളും ഇവി ടെയും സ്മരണീയമാണ്. വക്താക്കളുടെ പേർ വ്യക്തമായി പ്രസ്താവിക്കാതെയുള്ള ഉദ്ധരണികൾ ഇതുപോലെ വേറെയും പലതും കാണാം. അതിന്റെ സാഹിത്യ ശൈലികളിൽ ഒന്നാണ ത്. അവയുടെ വക്താക്കൾ ആരാണെന്ന് സന്ദർഭംകൊണ്ടു മനിലാക്കേണ്ടതും, മനിലാക്കാവുന്നതുമാകുന്നു. ഈ മൂന്നു വചനങ്ങളുടെ വക്താക്കൾ മലക്കുകളാ ണെന്നാണ് മിക്കവാറും വ്യാഖ്യാതാക്കളുടെയും അഭിപ്രായം. കൂടുതൽ വ്യക്തവും അനുയോജ്യവും അതുതന്നെ. സത്യവിശ്വാസികളുടെ വാക്കുകളെന്ന നില ക്കാണവ ഉദ്ധരിച്ചിട്ടുള്ളതെന്നും ചുരുക്കം ചിലർ പ്രസ്താവിച്ചു കാണുന്നു. മുശ്രിക്കു കളെ സംബന്ധിച്ചാണ് അടുത്ത വചനങ്ങളിൽ പറയുന്നത്:
37:167–170

وَإِن كَانُواْ لَيَقُولُونَ

لَوۡ أَنَّ عِندَنَا ذِكۡرٗا مِّنَ ٱلۡأَوَّلِينَ

لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ

Passage continues through verse 37:170.

(167) നിശ്ചയമായും അവർ പറഞ്ഞു വന്നിരുന്നു: (168) ഞങ്ങളുടെ അടുക്കൽ പൂർവ്വികൻമാരിൽനിന്നുള്ള വല്ല (വേ ദ)പ്രമാണവും ഉണ്ടായിരുന്നുവെങ്കിൽ (169) "ഞങ്ങൾ അല്ലാഹുവിന്റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധൻമാരാ യ)അടിയാൻമാരായിരുന്നേനേ' ! (170) എന്നിട്ട് ഇതിൽ (ഈ വേദ ഗ്രമ്ലത്തിൽ) അവർ അവിശ്വസിച്ചു. അതിനാൽ, വഴിയെ അവർക്ക് അറി യാറാകും. (167) നിശ്ചയമായും അവരായിരുന്നു പറയും (168) ഞങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നെങ്കിൽ വല്ല പ്രമാണവും, പ്രബോധ നവും പൂർവ്വികൻമാരിൽ നിന്ന് (169) ഞങ്ങൾ ആകുമായിരുന്നു അല്ലാഹുവിന്റെ അടിയാൻമാർ നിഷ്കളങ്കരാക്കപ്പെട്ട, ശുദ്ധരാക്കപ്പെട്ട (170) എന്നിട്ട് അവർ അതിൽ (ഇതിൽ) അവിശ്വസിച്ചു അതിനാൽ വഴിയെ അവർ അറിയും, അവർക്കറിയാം. തങ്ങൾക്കൊരു വേദഗ്രമ്ലം ഉണ്ടായിരുന്നുവെങ്കിൽ തങ്ങൾ നിഷ്കളങ്കരായ സജ്ജ നങ്ങളാകുമായിരുന്നുവെന്ന് മോഹിച്ചും, പറഞ്ഞുംകൊണ്ടിരുന്ന അവർക്ക് കുന്ന വേദഗ്രമ്ലം വന്നപ്പോൾ, സന്തോഷപൂർവ്വം അതു സ്വീകരിക്കുന്നതിനു പകരം അതിനെ നിഷേധിക്കയാണ് അവർ ചെയ്തത്. അതിന്റെ ഫലം വഴിയെ അവർക്കറിയാ മെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. സൂ: ഫാത്വിർ 42 ൽ ഇതിനെപ്പറ്റി പ്രസ്താവിച്ചത് ഓർക്കുക.
37:171–173

وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ

إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ

وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ

(171) "മുർസലു'കളായ നമ്മുടെ അടിയാന്മാർക്ക് നമ്മുടെ വാക്ക് മുമ്പ് (തന്നെ) ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്: (172) "നിശ്ചയമായും അവർത ന്നെയാണ് സഹായം നൽകപ്പെടുന്ന വർ' എന്ന് (173) "നമ്മുടെ സൈന്യം തന്നെ യാണ് വിജയികൾ' എന്നും! (171) തീർച്ചയായും മുമ്പുണ്ടായിട്ടുണ്ട്, മുൻകഴിഞ്ഞിരിക്കുന്നു നമ്മുടെ വാക്ക്, വാക്യം നമ്മുടെ അടിയാൻമാർക്ക് മുർസലുകളായ (172) നിശ്ചയമായും അവർ അവർ തന്നെ സഹായം നൽകപ്പെ ടുന്നവർ (173) നിശ്ചയമായും നമ്മുടെ സൈന്യം അവർ തന്നെ വിജയികൾ, ശക്തികവിഞ്ഞവർ നബി തിരുമേനി ˜ ക്കും, സത്യവിശ്വാസികൾക്കും - ലോകാവസാനംവരെയുള്ള എല്ലാ സത്യവിശ്വാസികൾക്കും - അങ്ങേയറ്റം മന മാധാനവും ധൈര്യവും പ്രദാനം ചെയ്യുന്ന ഒരു മഹത്തായ വാക്യമാണിത്. അതെ, അല്ലാഹുവിൽ നിന്നുള്ള മഹത്തായ ഒരു വാഗ്ദാനം ! പൂർവ്വികൻമാരായ മുർസലുകളടക്കം എല്ലാവരോടും നൽകി വന്നി ട്ടുള്ള വാഗ്ദാനമത്രെ അത്. മുർസലുകളും, അവരുടെ യഥാർത്ഥ അനുയായികളുമായി രിക്കും അല്ലാഹുവിന്റെ സഹായത്തിന് പാത്രമാകുക, ഇഹത്തിലും, പരത്തിലും വിജയം കൈവരുന്നതും അവർക്കായിരിക്കും. ഇതാണാവാഗ്ദാനം. നബിമാരുടെ അനുയായി കൾ നേരായ മാർഗം തെറ്റാതിരുന്ന എല്ലാ കാലത്തും ഇത് അനുഭവത്തിൽ വന്നിട്ടുണ്ട്. മേലിലും തുടരുകയും ചെയ്യും. ഏതെങ്കിലും രംഗങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷത്തിൽ ഇതിനെതിര് സംഭവിച്ചിട്ടുണ്ടെങ്കിൽ, അതിന് പ്രത്യേക കാരണവുമുണ്ടായിരിക്കും. ഏതാ യാലും അന്തിമവിജയം അവർക്കുതന്നെയായിരിക്കുകയും ചെയ്യും. (ശു ഭപര്യവസാനം ഭയഭക്തൻമാർക്കായിരിക്കും) സൂറത്തുൽ അല്ലാഹു പറ യുന്നു: (നിശ്ചയ മായും, നമ്മുടെ ദൂതൻമാരെയും, വിശ്വസിച്ചിട്ടുള്ളവരെയും, ഐഹിക ജീവിതത്തിലും സാക്ഷികൾ നിൽക്കുന്ന ദിവസവും -ക്വിയാമത്തുനാളിലുംനാം സഹായിക്കുന്നതാണ് 40:51) അല്ലാഹുവിൽ നിന്നുള്ള വിജയവും, സഹായവും ലഭിക്കുന്ന സത്യവിശ്വാസിക ളിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.
37:174–175

فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ

وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ

(174) (നബിയേ)അതിനാൽ, ഒരു (കുറഞ്ഞ)സമയംവരേക്കും നീ അവ രിൽ നിന്ന് തിരിഞ്ഞുകളയുക. (175) അവരെ (ക്കുറിച്ച്) നീ കണ്ടറിയുകയും ചെയ്യുക. അവർ വഴിയെ കണ്ടറിഞ്ഞേക്കുന്നതാണ്! (174) ആകയാൽ നീ തിരിഞ്ഞുകളയുക, മാറുക അവരിൽ നിന്ന്, അവരെവിട്ട് ഒരു സമയം (കാലം) വരെ (175) അവരെ കാണു കയും (കണ്ടറിയുകയും)ചെയ്യുക എന്നാൽ വഴിയെ അവർ കാണും, കണ്ടറിയും. അൽപകാലം കൂടി ക്ഷമിച്ചാൽ മതി, അപ്പോഴേക്കും സത്യവിശ്വാസികളുടെ വിജ യവും ഈ അവിശ്വാസികളുടെ പരാജയവും സാക്ഷാൽക്കരിക്കപ്പെടുമെന്ന് അല്ലാഹു നബിയെ ഉണർത്തുന്നു. ഈ വാഗ്ദാനം ഏറെതാമസിയാതെ ശരിക്കും അനുഭവത്തിൽ വന്നിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
37:176–177

أَفَبِعَذَابِنَا يَسۡتَعۡجِلُونَ

فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ

(176) എന്നിരിക്കെ, നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവർ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?! (177) എന്നാൽ, അതവരുടെ മുറ്റത്ത് (അവരിൽ)വന്നിറങ്ങിയാൽ, അപ്പോൾ (ആ) മുന്നറിയിപ്പ് നൽക പ്പെട്ടവരുടെ പ്രഭാതം എത്രയോ മോശ പ്പെട്ടതായിരിക്കും! (176) എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചോ അവർ ധൃതി കൂട്ടുന്നത്. (177) എന്നാലതു ഇറങ്ങിവന്നാൽ അവരുടെ മുറ്റത്ത്, അങ്കണത്തിൽ, ഉമ്മറത്ത് അപ്പോൾ വളരെ മോശമായിരിക്കും താക്കീത് ചെയ്യപ്പെട്ടവരുടെ പ്രഭാതം. നമ്മുടെ ശിക്ഷയെക്കുറിച്ച് പരിഹസിച്ചു തിരക്കുകൂട്ടേണ്ടതില്ല. അത് താമസംവിനാ അവരുടെ ഉമ്മറത്ത്വന്നെത്താതിരിക്കയില്ല. അത് വരുന്ന ദിവസം അതവരുടെ ദിവസ ങ്ങളിൽവെച്ച് ഏറ്റവും മോശപ്പെട്ടതായിരിക്കും. അന്നത്തെ പ്രഭാതം അവരിൽ പുലരു ന്നത് അവർക്ക് ഏറ്റവും വലിയ ദുശ്ശകുനവുമായിരിക്കും.
37:178–179

وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٖ

وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ

(178) (നബിയേ) അതിനാൽ, ഒരു (കുറഞ്ഞ) സമയംവരേക്കും നീ അവരിൽ നിന്നു തിരിഞ്ഞുകളയുക. (179) നീ കണ്ടറിയുകയും ചെയ്യുക; വഴിയെ അവർ കണ്ടറി ഞ്ഞേക്കുന്നതാണ്. (178) അതിനാൽ നീ മാറി (തിരിഞ്ഞു)പോകുക അവരിൽ നിന്ന് ഒരു (കുറച്ചു)കാലം (സമയം)വരെ (179) നീ കാണുക (കണ്ടറിയു ക, നോക്കുക)യും ചെയ്യുക എന്നാൽ വഴിയെ അവർ കണ്ടറിയും വിഷയത്തിന്റെ ഗൗരവം നിമിത്തം അല്ലാഹു അവരെ ആവർത്തിച്ചു താക്കീതുചെയ്യുക യാണ്. ഈ സൂറത്തിൽ ഇതേവരെ പ്രസ്താവിച്ച വിഷയങ്ങളുടെ രത്നച്ചുരുക്കവും, അവ യിൽ നിന്ന് ലഭിക്കേണ്ടുന്ന പാഠങ്ങളുടെ സംക്ഷിപ്ത സാരവും അടങ്ങുന്നതാണ് അടുത്ത വചനം. അതോടെ അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുകയും ചെയ്യുന്നു.
37:180–182

سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ

وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ

وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

(180) പ്രതാപത്തിന്റെ ഉടമസ്ഥ നായ നിന്റെ റ∫് (അവനെക്കുറിച്ച്) അവർ വർണിച്ചുകൊണ്ടിരിക്കുന്ന തിൽ നിന്നും എത്രയോ പരിശുദ്ധൻ! (181) മുർസലുകളുടെ പേരിൽ സലാമും (സമാധാനശാന്തിയും) (182) സർവ്വസ്തുതിയും (സർവ്വ) ലോകരക്ഷിതാവായ അല്ലാഹു വിനും!!! (180) എത്രയോ (വളരെ)പരിശുദ്ധൻ(പരിശുദ്ധപ്പെടുത്തുന്നു) നിന്റെ റ∫്, റ∫ിനെ പ്രതാപത്തിന്റെ റ∫ായ (നാഥനായ, ഉടമസ്ഥനായ) അവർ വർണിച്ചു (വിവരിച്ചു)പറയുന്നതിൽനിന്ന് (181) സലാമും, സമാധാന ശാന്തിയും മുർസലുകളുടെമേൽ (182) സ്തുതി, പുകഴ്ച(യെ ല്ലാം) അല്ലാഹുവിന് (മാത്രമാണ്) ലോക(ലോകരുടെ)രക്ഷിതാവായ. (റ∫്) എന്ന വാക്കിന് രക്ഷിതാവ്, വളർത്തുന്നവൻ, ഉടമസ്ഥൻ, യജമാനൻ, നാഥൻ, തമ്പുരാൻ എന്നൊക്കെ സന്ദർഭോചിതം അർത്ഥം വരുന്നതാണ്. തസ്ബീഹിന്റെ വാക്യമായ (സുബ്ഹാനല്ലാഹി) എന്ന വാക്കിന്റെ അർത്ഥങ്ങളെപ്പറ്റി സൂ:റൂം 17 ന്റെ വിവരണത്തിൽ പ്രസ്താവിച്ചതു ഓർക്കുക. എല്ലാവിധ പോരായ്മയിൽ നിന്നും, എല്ലാവിധ ന്യൂനതകളിൽ നിന്നും അല്ലാഹു തികച്ചും പരിശുദ്ധനാണെന്ന പ്രകീർത്തനമാണ് തസ്ബീഹ്. എല്ലാ മഹത്വത്തിന്റെയും, പ്രതാപത്തിന്റെയും പരിപൂർണ തയുടെയും പാരമ്യം പ്രാപിച്ചവനെന്ന നിലക്ക് അല്ലാഹുവിനെ സ്തുതിച്ചു വാഴ്ത്തുന്ന സ്തോത്രമാണ് ഹംദ് ( ) അതുകൊണ്ടാണ് ഇവിടെയും മറ്റു പല സ്ഥലങ്ങളിലും തസ്ബീഹും ഹംദും ഒന്നിച്ചുപറയപ്പെടുന്നത്. തസ്ബീഹിനും ഹംദിനും ഇടയിൽവെ അല്ലാഹുവിന്റെ ദൗത്യവാഹകൻമാരും, സന്ദേശ പ്രബോധകൻമാരുമായ മുർസലു കൾക്ക് സമാധാന ശാന്തി നേർന്നിട്ടുള്ളത് മുർസലുകളുടെ മഹത്തായ സ്ഥാനപദവിയെ കുറിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെകുറിച്ചുള്ള ബോധവും, അറിവും ഉണ്ടായിരി ക്കുക, മുർസലുകളുടെ അദ്ധ്യാപനങ്ങളെ അനുഗമിക്കുക, ഇതിൽപരം ഉൽകൃഷ്ടമായ മറ്റൊന്നും തന്നെ ഇല്ലല്ലോ. നമസ്കാരത്തിനുശേഷവും മറ്റും ഈ മൂന്നു വചനങ്ങൾ ചൊല്ലുവാൻ ചില ഹദീഥു കളിൽ പ്രോത്സാഹനം നൽകപ്പെട്ടിട്ടുണ്ട്. ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണാം: ക്വിയാമത്തുനാളിൽ ഏറ്റവും മികവായ താപ്പുകൊണ്ട് പ്രതിഫലം അളന്നുകിട്ടുവാൻ ആർക്കെങ്കിലും സന്തോഷമുള്ള പക്ഷം, അവൻ ഇരി ക്കുന്ന ഇരിപ്പിടത്തിൽ നിന്നും അവസാനം എഴുന്നേറ്റുപോകുവാനുദ്ദേശിക്കുമ്പോൾ ഈ വചനങ്ങൾ (മൂന്നും) പറഞ്ഞുകൊള്ളട്ടെ. ൽൂപ്പറ ള്ളപ്പഥ മ്മഹ്നക്കടവ സ്ലഞ്ഞഥ ധ സ്ലമൾയൾല ള്ളപ്പഥ യ്യഥവ സ്ലഥൾമഞ്ചല യ്യഥ ”സ്ലങ മ്മ1389 മ്മൾഷ പ ധ ഭഴ/831 ശഛസ്ലഞ്ഞഘ 28 മ്മൾഷ