QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ya-Sin

يٰسٓ

Muhammad Amani Moulavi (d. 1987) · Surah 36 · 83 verses

36:1–6

يسٓ

وَٱلۡقُرۡءَانِ ٱلۡحَكِيمِ

إِنَّكَ لَمِنَ ٱلۡمُرۡسَلِينَ

Passage continues through verse 36:6.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 83 - വിഭാഗം ന്നറജ ജ്ജപ്പയ :∫സ്ലയ മ്പപ്പക്കടവ ൽട്ടപ്പഥ ള്ളപ്പക്കഡ പ്ലദ്ധഞ്ചല യ്യഥ മ്പഴഹ്മദവ ൽഘസ്ലല (റ) പറയുകയാണ്: "യാസീൻ' ഹൃദയമാണ്.' എന്ന് റസൂൽ ˜ പറഞ്ഞിരിക്കുന്നു. അത് അതിന്റെ ഒരു പേരായി തിരുമേനി എണ്ണു കയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.) ക്വിയാമത്ത്നാളിനെയും, അതിലുണ്ടാകുന്ന സംഭവവികാസങ്ങളെയും കുറിച്ച് ഇൗ അദ്ധ്യായത്തിൽ കൂടുതൽ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന്ന് ഹൃദയം' ( ) എന്ന് പറഞ്ഞതെന്ന് ഇമാം ഗാലി (റ) പ്രസ്താവിച്ചിരിക്കുന്നു. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ (1) "യാസീൻ' (2) വിജ്ഞാനപൂർണമായ ക്വുർ ആൻ തന്നെയാണ (സത്യം)!- (3) നിശ്ചയമായും നീ "മുർസലു' കളിൽ (ദൈവദൂതൻമാരിൽ) പെട്ടവൻ തന്നെ. (4) (നേരെ) ചൊവ്വായ ഒരു പാത യിലാകുന്നു (നീ). (5) കരുണാനിധിയായ പ്രതാപ (6) ഒരു ജനതയെ നീ താക്കീത് ചെയ്യാൻ വേണ്ടി(യാണത്); അവ രുടെ പിതാക്കൾക്ക് താക്കീത് നൽ കപ്പെടുകയുണ്ടായിട്ടില്ല;അതിനാൽ അവർ അശ്രദ്ധരാകുന്നു. (1) "യാസീൻ' (2) തന്നെയാണ വിജ്ഞാനപ്രദ മായ, തത്വപൂർണമായ, ബലവത്തായ (3) നിശ്ചയമായും നീ  മുർസ ലുകളിൽ പെട്ടവൻ തന്നെ (4) ഒരു പാതയിലാകുന്നു, മാർഗത്തിലാകുന്നു ചൊവ്വായ, നേരായ (5) പ്രതാപശാലി അവതരിപ്പിച്ചത് കരു ണാനിധിയായ (6) നീ താക്കീത് ചെയ്യാൻ ഒരു ജനതയെ താക്കീത് നൽകപ്പെട്ടിട്ടില്ലാത്ത അവരുടെ പിതാക്കൾ അതിനാൽ അവർ അ്രശ ദ്ധരാണ്. "യാസീൻ' പോലെ ചില സൂറത്തുകളുടെ ആരംഭത്തിൽ കാണുന്ന കേവലാക്ഷരങ്ങ ളെക്കുറിച്ച് നാം ഒന്നിലധികം സ്ഥലത്ത് സംസാരിച്ചിട്ടുണ്ട്. അവയെക്കുറിച്ച് പല മഹാൻമാരും പലതും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവകൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേ ശിക്കപ്പെട്ടത് എന്താണെന്ന് നമുക്ക് തിട്ടമായി അറിഞ്ഞുകൂടാ എന്നാണതിന്റെ ചുരു ക്കം. "യാസീൻ' എന്നാൽ "ഹേ, മനുഷ്യാ' ( സ്ലിഷ ) എന്നാണർത്ഥമെന്ന് ഇബ്നു അ∫ാസ് (റ) ഇക്രിമഃ (റ), ഹസൻ (റ), സുഫ്യാൻ (റ) മുതലായവരിൽ നിന്ന് നിവേ ദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും, അത് ഈ അദ്ധ്യായത്തിന്റെ പേരാണെന്ന് നാം മേലുദ്ധരിച്ച ഹദീഥിൽ കണ്ടുവല്ലോ. നബി ˜ അല്ലാഹുവിന്റെ റസൂലാണെന്നും, അവിടുന്ന് സ്വീകരിച്ചിട്ടുള്ള മാർഗം യാതൊരു വക്രതയുമില്ലാത്ത നേരായ മാർഗമാണെന്നും, അത് അല്ലാഹു അവതരിപ്പി ച്ചത് തന്നെയാണെന്നും മുഖേന സത്യം ചെയ്തുകൊണ്ടാണ് അല്ലാഹു ഈ സൂറത്ത് ആരംഭിക്കുന്നത്. പിതാക്കൾക്ക് താക്കീത് നൽകപ്പെട്ടിട്ടില്ലാത്ത ജനത എന്ന് പറഞ്ഞത് വേദക്കാരല്ലാത്ത അറബികളെക്കുറിച്ചാകുന്നു. നബി ˜ മുമ്പ് അടുത്ത കാലത്തൊന്നും അവരിൽ ദൈവ ദൂതൻമാർ നിയോഗിക്കപ്പെടുകയുണ്ടായിട്ടില്ല. അതുകൊണ്ട് വേദഗ്രമ്ലത്തെക്കുറിച്ചോ, ദൈവികമതത്തെക്കുറിച്ചോ അറിയാത്തവരാണവർ. സൂ: 28 ലും മറ്റ് പലേടത്തും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുപോലെ, നബി ˜ മനുഷ്യലോകത്തിന് ആകമാനമുള്ള റസൂൽ തന്നെ. എങ്കിലും, അവിടുന്ന് ജനിച്ചുവളർന്നതും, ഇപ്പോൾ -ഈ സൂറത്തും മറ്റ് മക്കീസൂറത്തുകളും അവതരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ -ജീവിച്ചുവരുന്നതും അവർക്കിടയിലാണ്. തൽസമയം പ്രബോധന കൃത്യം നടന്നുകൊണ്ടിരിക്കുന്നതും അവ രിൽ തന്നെ. അതുകൊണ്ടാണ് ഇവിടെയും, മക്കീസൂറത്തുകളിൽപെട്ട മറ്റുചില ആയ ത്തുകളിലും അറബികളെവിശേഷിച്ചും ക്വുറൈശികളെതാക്കീത് ചെയ്യുന്നതിനെ പ്പറ്റി പ്രത്യേകം എടുത്ത് പറഞ്ഞുകാണുന്നത്.
36:7

لَقَدۡ حَقَّ ٱلۡقَوۡلُ عَلَىٰٓ أَكۡثَرِهِمۡ فَهُمۡ لَا يُؤۡمِنُونَ

(7) തീർച്ചയായും അവരിൽ അധി കമാളുകളുടെമേലും വാക്ക് സ്ഥിര പ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എനി അവർ വിശ്വസിക്കുകയില്ല. (7) സ്ഥിരപ്പെട്ടിട്ടുണ്ട്, യഥാർത്ഥമായിരിക്കുന്നു വാക്ക്, വചനം അവരിലധികമാളുകളുടെ മേൽ അതിനാലവർ വിശ്വസിക്കുന്ന തല്ല "വാക്ക്' സ്ഥിരപ്പെട്ടു' ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, മേലിൽ ഹൃദയപരി വർത്തനം വന്ന് നന്നായിത്തീരുവാൻ മാർഗമില്ലാത്തവിധം അവരുടെ ഹൃദയങ്ങൾ ദുഷി ച്ചുപോയിട്ടുണ്ടെന്നും, അതിനാൽ ശിക്ഷയെ സംബന്ധിച്ച താക്കീത് അവരിൽ ബാധക മായിക്കഴിഞ്ഞിട്ടുണ്ടെന്നും ആകുന്നു. സൂ: സജദഃ 13 ഉം, അതിന്റെ വ്യാഖ്യാനവും നോക്കു ക. അവർ എത്രമാത്രം ദുഷിച്ചുപോയെന്ന് അടുത്ത വചനങ്ങളിൽ അല്ലാഹു വിവരി ക്കുന്നു:-
36:8–9

إِنَّا جَعَلۡنَا فِيٓ أَعۡنَٰقِهِمۡ أَغۡلَٰلٗا فَهِيَ إِلَى ٱلۡأَذۡقَانِ فَهُم مُّقۡمَحُونَ

وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّٗا وَمِنۡ خَلۡفِهِمۡ سَدّٗا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ

(8) നിശ്ചയമായും, നാം അവരുടെ കഴുത്തുകളിൽ ചില ആമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകൾ വരേക്കു മുണ്ട്; അതിനാൽ അവർ തലപൊക്ക പ്പെട്ടവരാകുന്നു. (9) അവരുടെ മുമ്പിൽകൂടി ഒരു (തരം) തടവും, അവരുടെ പിമ്പി ൽകൂടി ഒരു (തരം) തടവും നാം ഏർ പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്. അതിനാൽ അവർ കണ്ടറിയുകയില്ല. (8) നിശ്ചയമായും നാം ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നു അവ രുടെ കഴുത്തുകളിൽ ചില ആമങ്ങളെ, കുടുക്കുകളെ എന്നിട്ടവ താടിയെല്ലുകൾവരെയുണ്ട് അതിനാലവർ തല പൊക്കപ്പെട്ടവരാണ് (9) നാം ആക്കുകയും ചെയ്തു അവരുടെ മുമ്പിൽകൂടി ഒരു തട വ്, അണ, മറ അവരുടെ പിമ്പിൽകൂടിയും ഒരു തടവ് അങ്ങനെ നാമവരെ മൂടി അതിനാലവർ കണ്ടറിയുന്നതല്ല കൈകൾ കഴുത്തിലേക്ക് കൂട്ടിബന്ധിക്കുന്ന ഒരുതരം വിലങ്ങുകൾക്കാണ് എന്ന് പറയുന്നത്. കൈകൾ താടിയെല്ലിന് താഴെ കൂട്ടി ആമങ്ങൾ കഴുത്തിൽ കുടുക്കുന്നത്. അതുകൊണ്ട് ആമം വെക്കപ്പെട്ടവന് തലതാഴ്ത്തുവാനോ, യഥേഷ്ടം നോക്കിക്കാണുവാനോ സാധി ക്കാത്തവണ്ണം തലപൊക്കിപ്പിടിക്കുവാൻ അവൻ നിർബന്ധിതനായിരിക്കും. "തട വ്, മറ, മലന്തിട്ട, അണക്കെട്ട്' എന്നൊക്കെ അർത്ഥം വരുന്ന വാക്കാണ് . മുശ്രിക്കുകളുടെ ഹൃദയങ്ങൾ എത്രമാത്രം കടുത്തു കഠിനമായിപ്പോയിരിക്കുന്നുവെന്ന് കാണിക്കുന്ന രണ്ട് ഉപമകളാണ് ഈ വചനങ്ങളിലുള്ളത്. മേൽപറഞ്ഞ തരത്തിലുള്ള ആമങ്ങളാൽ ബന്ധിക്കപ്പെടുകയും, അതോടുകൂടി മുമ്പിലും പിമ്പിലുമെല്ലാം വമ്പിച്ച മറകളാൽ വലയം ചെയ്യപ്പെടുകയും ചെയ്തതുപോലെയാണ് ഇവരുടെ സ്ഥിതി. ഇവർക്ക് വെളിയിൽ നടക്കുന്ന സംഭവങ്ങളൊന്നും നോക്കിക്കാണുവാൻ നിവൃത്തിയില്ല. സത്യം കണ്ടറിഞ്ഞേക്കുമെന്നോ അതിനെക്കുറിച്ച് ചിന്തിച്ചേക്കുമെന്നോ എനി അവരെപ്പറ്റി പ്രതീ ക്ഷിക്കുവാൻപോലും മാർഗമില്ല എന്ന് സാരം. അടുത്ത വചനം നോക്കുക:
36:10

وَسَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ

(10) നീ അവരെ താക്കിത് ചെയ്തുവോ, അല്ലെങ്കിൽ താക്കീത് ചെയ്തില്ലയോ അവരിൽ (രണ്ടും) സമമാകുന്നു: അവർ വിശ്വസിക്കുക യില്ല. (10) സമമാണ് അവരിൽ നീ അവരെ താക്കീതുചെയ്തുവോ അഥവാ അവരെ താക്കീത് ചെയ്തില്ലയോ അവർ വിശ്വസിക്ക യില്ല അതുകൊണ്ട് അവരെ താക്കീതുചെയ്യാൻ മിനക്കെടേണ്ടതില്ലെന്ന് താൽപര്യം. താക്കീത് ചെയ്യേണ്ടത് ആരെയാണ് എന്ന് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നു:-
36:11

إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ

(11) പ്രബോധനത്തെ (അഥവാ പ്രമാണത്തെ) പിൻതുടരുകയും, അദൃശ്യമായ നിലയിൽ പരമകാരു ണികനായുള്ളവനെ ഭയപ്പെടുകയും ചെയ്യുന്നതാരോ അവനെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളൂ. എന്നാല വന് പാപമോചനത്തെയും, മാന്യ മായ പ്രതിഫലത്തെയും കുറിച്ച് നീ സന്തോഷവാർത്ത അറിയിച്ചുകൊ ള്ളുക. (11) നീ താക്കീത് ചെയ്യേണ്ടതുള്ളൂ പിൻതുടർന്നവനെ (മാത്രം) പ്രമാണത്തെ, സ്മരണയെ, ഉപദേശം പരമകാരുണികനെ ഭയപ്പെടു കയും ചെയ്ത അദൃശ്യത്തിൽ, കാണാതെ എന്നാലവന് നീ സന്തോഷമറി യിക്കുക പാപമോചനം കൊണ്ട് മാന്യമായ പ്രതിഫലവും (കൊണ്ട്) കാണാതെത്തന്നെദൃഷ്ടാന്തങ്ങൾ വിശ്വസി ക്കുകയും അവനെ ഭയപ്പെടുകയും ചെയ്യാത്തവരെയും, പ്രമാണങ്ങളും സദുപദേശങ്ങളും ചെവികൊള്ളാത്തവരെയും താക്കീതുചെയ്തിട്ടും ഫലമുണ്ടാകുന്നതല്ലല്ലോ .
36:12

إِنَّا نَحۡنُ نُحۡيِ ٱلۡمَوۡتَىٰ وَنَكۡتُبُ مَا قَدَّمُواْ وَءَاثَٰرَهُمۡۚ وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ

(12) നിശ്ചയമായും, നാം മരണ പ്പെട്ടവരെ ജീവിപ്പിക്കുന്നു; അവർ മുൻചെയ്തുവച്ചിട്ടുള്ളതും, അവരുടെ അവശിഷ്ടങ്ങളും -പ്രവർത്തനഫല ങ്ങളുംനാം എഴുതി രേഖപ്പെടുത്തു കയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂലരേഖ യിൽ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു. (12) നിശ്ചയമായും നാം നാം തന്നെ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു നാം എഴുതുക (രേഖപ്പെടുത്തുക)യും ചെയ്യുന്നു അവർ മുൻ ചെയ്തതിനെ അവരുടെ അവശിഷ്ട (പ്രവർത്തനഫല)ങ്ങളെയും എല്ലാ കാര്യവും നാമതിനെ കണക്കാക്കി (ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു ഒരു മൂലരേഖയിൽ, കേന്ദ്രഗ്രമ്ലത്തിൽ സ്പഷ്ടമായ, വ്യക്തമായ മരണത്തിനുമുമ്പ് ഓരോരുത്തനും ചെയ്ത എല്ലാ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ- "അവർ മുൻ ചെയ്തുവെച്ചത്' ( ) എന്ന വാക്കിൽ ഉൾപ്പെടുന്നു. പ്രസ്തുത കർമങ്ങളുടെ ഫലമായി അവശേഷിക്കുന്ന എല്ലാ നന്മകളും, തിന്മകളും "അവരുടെ അവശിഷ്ടങ്ങൾ അഥവാ പ്രവർത്തന ഫലങ്ങൾ' ( ) എന്ന് പറഞ്ഞതിലും ഉൾപ്പെടുന്നു. മനുഷ്യൻ മരണപ്പെടുന്നതിനുമുമ്പ് ചെയ്തുകഴിഞ്ഞ പ്രവൃ ത്തികൾ മാത്രമല്ല, അവന്റെ മരണശേഷം അവന് പുണ്യം ലഭിക്കുവാൻ ഉതകുന്ന എല്ലാ സൽപ്രവർത്തനഫലങ്ങളും, നേരെമറിച്ച് അവന് ദോഷം ബാധിക്കുവാൻ കാരണമായി ത്തീരുന്ന എല്ലാ രേഖപ്പെടു ത്തിവെക്കുന്നു. ഈ രേഖയെക്കുറിച്ചാണ് (കർമങ്ങളുടെ ഏട്) എന്ന് പറയപ്പെടുന്നത്. ഇതിന്പുറമെ, മനുഷ്യകർമങ്ങളടക്കമുള്ള എല്ലാ കാര്യങ്ങളും രേഖ പ്പെടുത്തപ്പെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതത്രെ (സ്പ ഷ്ടമായ മൂലരേഖ). സൂ: ക്വമറിൽ അല്ലാഹു പറയുന്നു: ഹ്മുൺിക്കഡേ പ്ലീരിവു ശ്ശുമീ ല്ലൾീപ്പിഞ്ചിമാ അൃട്ടിക്കഠേ പ്ലീരിവ ഹ്മുച്ഛിരിവ (അവർ ചെയ്യുന്ന എല്ലാ കാര്യവും ഏടുകളിലുണ്ട്. എല്ലാ ചെറിയ കാര്യ വും, വലിയ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.) നബി ˜ പറഞ്ഞതായി അബ്ദുല്ലാഹിൽ ബജലി (റ) ഉദ്ധരിക്കുന്നു: "ഒരാൾ ഒരു നല്ല നടപടിക്രമം നടപ്പിലാക്കിയാൽ, അവന് അതിന്റെ പ്രതിഫലവും, അവനുശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ പ്രതിഫലങ്ങളിൽ ഒട്ടും ഒരാൾ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാൽ, കുറ്റവും, അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ കുറ്റങ്ങളിൽ ഒട്ടും കുറവ് പിന്നീട് നബി ˜ എന്ന് (ഇൗ ആയത്ത്) ഓതുകയും ചെയ്തു.'( )
36:13–17

وَٱضۡرِبۡ لَهُم مَّثَلًا أَصۡحَٰبَ ٱلۡقَرۡيَةِ إِذۡ جَآءَهَا ٱلۡمُرۡسَلُونَ

إِذۡ أَرۡسَلۡنَآ إِلَيۡهِمُ ٱثۡنَيۡنِ فَكَذَّبُوهُمَا فَعَزَّزۡنَا بِثَالِثٖ فَقَالُوٓاْ إِنَّآ إِلَيۡكُم مُّرۡسَلُونَ

قَالُواْ مَآ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا وَمَآ أَنزَلَ ٱلرَّحۡمَٰنُ مِن شَيۡءٍ إِنۡ أَنتُمۡ إِلَّا تَكۡذِبُونَ

Passage continues through verse 36:17.

(13) (നബിയേ) നീ അവർക്ക് (ആ) രാജ്യക്കാരെ ഒരു ഉപമയായി വിവരിച്ചുകൊടുക്കുക: അതായത്, അവിടെ "മുർസലുകൾ' (ദൂതൻമാ രായി അയക്കപ്പെട്ടവർ) ചെന്ന സന്ദർഭം. (14) അവരുടെ അടുക്കലേക്ക് നാം രണ്ടാളെ അയച്ചപ്പോൾ, അവർ അവരെ വ്യാജമാക്കി. അപ്പോൾ മൂന്നാമതൊരാളെക്കൊണ്ട് നാം (അ വർക്ക്) പ്രാബല്യം നൽകി. എന്നിട്ട് അവർ (ദൂതൻമാർ) പറഞ്ഞു; "ഞങ്ങൾ നിങ്ങളിലേക്ക് (അയക്കപ്പെ ട്ട) ദൂതൻമാരാണ്.' (15) അവർ (രാജ്യക്കാർ) പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെ യുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; പരമകാരുണികനായുള്ളവൻ യാതൊന്നുംതന്നെ ഇറക്കിയിട്ടുമില്ല, നിങ്ങൾ വ്യാജം പറയുകയല്ലാതെ ചെയ്യുന്നില്ല.' (16) അവർ (ദൂതൻമാർ) പറഞ്ഞു: "ഞങ്ങളുടെ രക്ഷിതാവിന്ന റിയാം, നിശ്ചയമായും ഞങ്ങൾ നിങ്ങ ളിലേക്ക് അയക്കപ്പെട്ടവർതന്നെയാ ണെന്ന്. (17) "സ്പഷ്ടമായ സന്ദേശം (എത്തിക്കൽ) അല്ലാതെ, ഞങ്ങളുടെ മേൽ (ബാധ്യത) ഇല്ലതാനും.' വിഭാഗം - 2 (13) നീ അവർക്ക് വിവരിച്ചുകൊടുക്കുക ഒരു ഉപമ (ആ) രാജ്യക്കാരെ അവിടെ ചെന്ന സന്ദർഭം ദൂതൻമാർ, മുർസലു കൾ (14) നാം അയച്ചപ്പോൾ അവരിലേക്ക് രണ്ടാളെ എന്നിട്ടവർ അവരെ രണ്ടു പേരേയും വ്യാജമാക്കി അപ്പോൾ നാം പ്രബല(ശ ക്തി)പ്പെടുത്തി ഒരു മൂന്നാമനെക്കൊണ്ട് എന്നിട്ടവർ പറഞ്ഞു നിശ്ചയ മായും ഞങ്ങൾ നിങ്ങളിലേക്ക് അയക്കപ്പെട്ടവരാണ് (ദൂതൻമാരാണ്) (15) അവർ പറഞ്ഞു നിങ്ങളല്ല മനുഷ്യരല്ലാതെ ഞങ്ങളെപ്പോ ലുള്ള ഇറക്കിയിട്ടുമില്ല പരമകാരുണികൻ യാതൊന്നും നിങ്ങളല്ല നിങ്ങൾ കളവ് പറയുകയല്ലാതെ (16) അവർ പറഞ്ഞു ഞങ്ങളുടെ റ∫് അറിയും, റ∫ിന്നറിയാം നിശ്ചയമായും ഞങ്ങൾ നിങ്ങളിലേക്ക് അയക്കപ്പെട്ടവർതന്നെ എന്ന് (17) ഞങ്ങളുടെമേൽ (ബാധ്യത) ഇല്ലതാനും സന്ദേശം (പ്രബോധനം, എത്തിക്കൽ) അല്ലാതെ സ്പഷ്ടമായ, വ്യക്തമായ അറബിമുശ്രിക്കുകളെപ്പോലെ, തൗഹീദിൽ വിശ്വസിക്കാത്തവരും, തൗഹീദിലേക്ക് ക്ഷണിക്കുവാൻ നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥയാണ് ഈ വചനങ്ങളിൽ വിവരിക്കുന്നത്. ഈ രാജ്യക്കാർ ( ) ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാൻ സാധ്യമല്ല. ഇവർ അന്താക്കിയ നിവാസികളായിരുന്നുവെ ന്നും, ഈസാ നബി (അ) മതപ്രബോധനാർത്ഥം അവരിലേക്കയച്ച ദൂതൻമാരെ ക്കുറി ച്ചാണ് ഇവിടെ ദൂതൻമാർ ( ) എന്ന് പറഞ്ഞിട്ടുള്ളതെന്നുമാണ് വ്യാഖ്യാതാക്കളിൽ മിക്കവരും പറയുന്നത്. അന്താക്കിയായിലേക്ക് ഈസാ നബി (അ) യുടെ ദൂതൻമാർ അയക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ആയത്തുകളിൽ പ്രസ്താവിക്കപ്പെട്ട സംഭവം മറ്റൊന്നാണെന്നത്രെ മറ്റുചിലരുടെ അഭിപ്രായം. ഇബ്നു കഥീർ (റ) പ്രസ്താ വിക്കുന്നതുപോലെ വാക്കുകൾ പരിശോധിച്ചാൽ ഈ രണ്ടാമത്തെ അഭി പ്രായത്തിനാണ് പ്രാബല്യം കാണുന്നത്. സിരിയായുടെ (ശാമിന്റെ) ഉത്തരപ്രദേശത്ത് അലക്സാന്തരിയാറ്റ ( ) ഉൾക്കടലിന്റെ അല്പം തെക്കും, മധ്യധരണ്യാഴിയിൽ നിന്ന് അൽപം കിഴക്കുമായി സ്ഥിതിചെയ്യുന്ന ഒരു പൗരാണിക പട്ടണമാണ് അന്താക്കിയ ( - അന്തോക്യ). 1 -ാം പടം നോക്കുക. ക്രിസ്ത്യാനികൾക്കിടയിൽ ചരിത്രപ്രാധാന്യ മുള്ള ഒരു പട്ടണമാണിത്. ക്രിസ്ത്വബ്ദം 638 ൽ മുസ്ലിംകൾ അവിടെ പ്രവേശിച്ചു. 1098 ൽ കുരിശുയുദ്ധത്തിൽ വെച്ച് ക്രിസ്ത്യാനികൾ അത് അധീനപ്പെടുത്തുകയും ഫ്രഞ്ചുകാർ അതൊരു തലസ്ഥാന നഗരിയാക്കിവെക്കുകയും ചെയ്തു. ഇപ്പോൾ ഈ രാജ്യത്തിന്റെ കീർത്തി നഷ്ടപ്പെട്ടിരിക്കുന്നു. ജനസംഖ്യ ഒരുകാലത്ത് അഞ്ച് ലക്ഷം വന്നിരുന്നുവെന്ന് കാണുന്നു. ഈസാ നബി (അ)യുടെ ശിഷ്യഗണങ്ങളും സഹായികളുമായ അപ്പോസ്ത ലൻമാരെ ( ) ഉദ്ദേശിച്ചാണ് ആയത്തിൽ "മുർസലു കൾ' എന്ന് പറഞ്ഞിരിക്കുന്നതെന്നാണ് ഈ വിഭാഗക്കാർ അഭിപ്രായപ്പെടുന്നത്. അഭിപ്രായം ഉദ്ധരിച്ചശേഷം ഇബ്നു കഥീർ (റ) പ്രസ്താവിക്കുന്നതിന്റെ ചുരുക്കം ഇതാണ്:- ഇതിൽ പലനിലക്കും ആലോചിക്കേണ്ട തായുണ്ട്. (1) പ്രസ്താവനകൾ പ്രത്യക്ഷത്തിൽ കാണിച്ചുതരുന്നത് പ്രസ്തുത ദൂതൻമാർ അല്ലാഹുവിന്റെ ദൂതൻമാർ (റസൂലുകൾ) തന്നെയായിരുന്നുവെന്നാണ്. ഇൗസാ നബിയുടെ ദൂതൻമാരാണെന്ന് കാണിക്കുന്ന യാതൊന്നും അതിലില്ല. "നിങ്ങൾ ഞങ്ങ മനുഷ്യരല്ലാതെ മറ്റൊന്നുമല്ല' ( ) എന്നുള്ള വാക്യവും ഇതാണ് കാണിക്കുന്നത്. (2) ക്രിസ്ത്യാനികൾക്കിടയിൽ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളായിരുന്നു അൽക്വു ദ്സ്, അന്താക്കിയ, അലക്സാന്തരിയ, റൂമിയ എന്നിവ. ഓരോന്നിന്റെയും പ്രാധാന്യം ഓരോ നിലക്കായിരുന്നു. ഒരു രാജ്യക്കാർ മുഴുവനുംകൂടി ഇൗസാ നബി (അ)യിൽ വിശ്വ സിച്ച ഒന്നാമത്തെ രാജ്യമെന്ന നിലക്കായിരുന്നു അന്താക്കിയക്കുള്ള സ്ഥാനം. ആയ ത്തിൽ പ്രസ്താവിച്ച രാജ്യക്കാരാവട്ടെ, ദൂതൻമാരെ നിഷേധിക്കുകയും, (താഴെ കാണു ന്നപ്രകാരം) അല്ലാഹുവിൽനിന്ന് പൊതുശിക്ഷക്ക് വിധേയരാകുകയുമാണ് ഉണ്ടായത്. ( 3) തൗറാത്ത് അവതരിച്ചതിനുശേഷം ഒരു ജനത ആകമാനം പൊതുശിക്ഷയാൽ നശിപ്പിക്കപ്പെടുകയുണ്ടായിട്ടില്ലെന്നും, അതിന്നുശേഷമാണ് ബഹുദൈവവിശ്വാസി കളുമായി യുദ്ധം നടന്നിട്ടുള്ളതെന്നുമാണ് ഖുദ്രീ (റ)യും പല മുൻഗാമികളും പറയുന്നത്. അപ്പോൾ, പറഞ്ഞ ഇൗ രാജ്യം -മുൻഗാമി കളായ പലരും ആയിരിക്കയില്ല. അല്ലെങ്കിൽ അതേ പേരിലുള്ള വേറെ ഒരു രാജ്യമായിരിക്കാം. ( ) കാരണം, ക്രിസ്തീയ കാലത്താകട്ടെ, അതിനുമുമ്പാകട്ടെ ഒരു രാജ്യം നശിപ്പിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല. അല്ലാഹു വിനറിയാം. ( ഹ്മഷ്ടര ) ആദ്യം അല്ലാഹു ആ രാജ്യക്കാരിലേക്ക് രണ്ടുപേരെ ദൂതൻമാരായി അയച്ചു. അവർ അവരെ വ്യാജമാക്കി നിഷേധിച്ചപ്പോൾ മൂന്നാമത് ഒരാളെയും ( ) നിയോഗിച്ചു കൊണ്ട് പ്രബോധനം ശക്തിപ്പെടുത്തി. പക്ഷേ, ജനങ്ങൾ നിഷേധത്തിൽ തന്നെ ഉറ ച്ചുനിന്നു. അവർക്കിടയിൽ നടന്ന സംഭാഷണങ്ങളുടെ ചുരുക്കം മാത്രമാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. സത്യനിഷേധികളുടെ സാധാരണ പതിവുപോലെ, ഒടുക്കം ഇൗ രാജ്യക്കാരും ഭീഷണി പുറപ്പെടുവിക്കുകയായി:- ( ) "ക്രി. മു. 300 ൽ സുരിയാ മുതലായ പ്രദേശങ്ങളെ ഭരിച്ച ഒരു രാജാവ് പണി കഴിപ്പിച്ചതായി ഇതേ പേരുള്ള 16 പട്ടണങ്ങളിൽ രണ്ട് മാത്രം പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്നു. 1. സുരിയയിലുള്ള അന്തോക്യാസ്ല 2. പിസിദ്യാ ദേശത്തിലെ അന്തോക്യാസ്ല' (വേ. പു. നിഘണ്ടു.) ( ) ഈ ദൂതൻമാർ ഈസാ നബി (അ)യുടെ അപ്പോസ്തലൻമാരായിരുന്നുവെന്ന അഭിപ്രായക്കാരിൽ ചിലർ, ആദ്യത്തെ രണ്ട് ദൂതൻമാർ യോഹന്നാനും, പൗലൂസും ആണെന്നും, മൂന്നാമത്തെ ദൂതൻ ശിമയോൻ ആണെന്നും പറയുന്നു. വേറെയും അഭിപ്രായമുണ്ട്.
36:18–19

قَالُوٓاْ إِنَّا تَطَيَّرۡنَا بِكُمۡۖ لَئِن لَّمۡ تَنتَهُواْ لَنَرۡجُمَنَّكُمۡ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٞ

قَالُواْ طَـٰٓئِرُكُم مَّعَكُمۡ أَئِن ذُكِّرۡتُمۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ

(18) അവർ പറഞ്ഞു; "നിങ്ങൾ നിമിത്തം ഞങ്ങൾ ശകുനപ്പിഴവിലാ യിരിക്കുന്നു; നിങ്ങൾ വിരമിക്കുന്നില്ലെങ്കിൽ, നിശ്ചയമായും ഞങ്ങൾ നിങ്ങളെ കല്ലേറ് നടത്തുകതന്നെ ചെയ്യുന്ന താണ്; ഞങ്ങളിൽനിന്ന് നിങ്ങൾക്ക് തീർച്ചയായും വേദനയേറിയ ശിക്ഷ ബാധിക്കുന്നതുമാണ്.' (19) അവർ (ദൂതൻമാർ) പറഞ്ഞു: "നിങ്ങളുടെ ശകുനപ്പിഴ നിങ്ങളൊ ന്നിച്ചുതന്നെയാണുള്ളത്. നിങ്ങൾക്ക് ഉപദേശം നൽകപ്പെട്ടതിനാലാണോ (ഇങ്ങനെ പറയുന്നത്)?! പക്ഷേ, നിങ്ങൾ അതിരുകവിഞ്ഞ ഒരു ജന തയാണ്.' (18) അവർ പറഞ്ഞു ഞങ്ങൾ ശകുനപ്പിഴവിൽ (ലക്ഷണക്കേടിൽ) ആയിരിക്കുന്നു നിങ്ങൾ നിമിത്തം നിശ്ചയമായും നിങ്ങൾ വിരമി ക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കല്ലേറ് നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും നിങ്ങൾക്ക് തീർച്ചയായും ബാധിക്കുക (സ്പർശിക്കുക)യും ചെയ്യും ഞങ്ങളിൽ നിന്ന് വേദനയേറിയ ശിക്ഷ (19) അവർ പറഞ്ഞു നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ, ദുർലക്ഷണം നിങ്ങളുടെ ഒന്നി ച്ചാണ് നിങ്ങൾക്ക് ഉപദേശം (പ്രബോധനം) നൽകപ്പെട്ടിട്ടാണോ എങ്കി ലും, പക്ഷേ നിങ്ങൾ ഒരു ജനതയാണ് അതിരുകവിഞ്ഞ പ്രവാചകൻമാരുടെ പ്രബോധനത്തെ ധിക്കരിച്ച മുൻസമുദായങ്ങളിലും കാണാവുന്ന ഒന്നാണ് ഈ ദുശ്ശകുനവാദം. ആൾക്കാരെപ്പറ്റി അല്ലാഹു പറയുന്നു: (അവർക്ക് നന്മ വന്നാൽ അവർ പറയും: "നമ്മുടേതാണ് ഇത്' എന്ന്. വല്ല തിന്മയും അവർക്ക് ബാധിക്കുന്നപക്ഷം, മൂസായും അദ്ദേഹത്തിന്റെ കൂടെയുള്ള വരും നിമിത്തം തങ്ങൾക്ക് ശകുനപ്പിഴ ബാധിച്ചതായി ഗണിക്കുകയും ചെയ്യും. അല്ലാ! (അറിയുക:) അവരുടെ ശകുനപ്പിഴ അല്ലാഹുവിങ്കലാണുള്ളത് (സൂ: 131) ഇതുപോലെ, സ്വാലിഹ് നബി (അ)യുടെ ജനത അദ്ദേഹത്തെയും, അദ്ദേഹത്തിൽ വിശ്വ സിച്ചവരെയും ദുശ്ശകുനക്കാരാക്കിയത് സൂറത്തുന്നംല് 47 ലും പ്രസ്താവിച്ചിട്ടുണ്ട്. ദൂതൻമാർ അവരോട് പറഞ്ഞ മറുപടിയുടെ സാരം ഇതാണ്: നിങ്ങൾക്ക് വല്ല ദുശ്ശ കുനവും ഉണ്ടെങ്കിൽ അത് നിങ്ങളുടെ ദോഷംകൊണ്ടുതന്നെയാണ്. നിങ്ങളുടെ ദുർന്ന ഞങ്ങൾ നിങ്ങളെ തൗഹീദിലേക്കും സൻമാർഗത്തിലേക്കും ക്ഷണി ക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ഇതൊരിക്കലും ശകുനപ്പിഴക്ക് കാരണമല്ല. നിങ്ങൾ ഞങ്ങ ളുടെ ഉപദേശം സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഞങ്ങ ളെ ധിക്കരിക്കുകയും, ഭീഷണി പ്പെടുത്തുകയും ചെയ്യുന്നു. ഈ അതിരുകവിച്ചലാണ് നിങ്ങൾക്ക് ദുശ്ശകുനമായിത്തീരു ന്നത് എന്ന് നിങ്ങൾ മനിലാക്കണം.
36:20–21

وَجَآءَ مِنۡ أَقۡصَا ٱلۡمَدِينَةِ رَجُلٞ يَسۡعَىٰ قَالَ يَٰقَوۡمِ ٱتَّبِعُواْ ٱلۡمُرۡسَلِينَ

ٱتَّبِعُواْ مَن لَّا يَسۡـَٔلُكُمۡ أَجۡرٗا وَهُم مُّهۡتَدُونَ

(20) പട്ടണത്തിന്റെ ത്തുനിന്ന് ഒരു മനുഷ്യൻ ഓടിക്കൊ ണ്ടുവന്നു. അവൻ പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ ദൂതൻമാരെ പിൻപറ്റുവിൻ!- (21) "നിങ്ങളോട് യാതൊരു പ്രതി ഫലവും ചോദിക്കുന്നില്ല, തങ്ങൾ സന്മാർഗികളുമാണ്, അങ്ങനെയുള്ള വരെ നിങ്ങൾ പിൻപറ്റുവിൻ!' (20) വന്നു (ദൂരത്ത്) നിന്ന് പട്ടണത്തിന്റെ, നഗരത്തിന്റെ ഒരു പുരുഷൻ (മനുഷ്യൻ) ഓടി (ബദ്ധപ്പെട്ടു) കൊണ്ട് അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ പിൻപറ്റുവിൻ ദൂതൻമാ രെ, മുർസലുകളെ (21) യാതൊരു കൂട്ടരെ നിങ്ങൾ പിൻപറ്റുവിൻ നിങ്ങളോട് ചോദിക്കാത്ത ഒരു പ്രതിഫലം അവർ സൻമാർഗികളുമാ ണ്. ഈ മനുഷ്യനെപ്പറ്റി കൂടുതൽ വിവരമൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരും മറ്റും നമുക്ക് ആരായേണ്ടതില്ല. വിഷയം മനിലാ ക്കുവാൻ അതാവശ്യവുമില്ല. സത്യവിശ്വാസിയും, ഗുണകാംക്ഷിയുമായ ഒരു സൽപുരു ഷനായിരുന്നു അദ്ദേഹമെന്ന് വ്യക്തമാണ്. ഇമാം റാസി (റ) ചൂണ്ടിക്കാട്ടിയതുപോലെ, ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു അപരിചിതനായിരുന്നു അദ്ദേഹം എന്നത്രെ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ച വാചകം കാണുമ്പോൾ മനിലാകുന്നത്. അപരിചിതനായ ഒരാളുടെ ഒരു കക്ഷി താൽപര്യക്കാരനാണെന്നോ മറ്റോ പറഞ്ഞുവേഗമങ്ങ് പുറം തള്ളുന്നത് യുക്തമല്ലല്ലോ. തങ്ങളെ ഉപദേശിക്കുന്ന ദൂതൻമാർ, അവരുടെ ഉപദേശം വഴി യാതൊരു കാര്യലാ ഭവും ഉദ്ദേശിക്കുന്നില്ല; അതോടുകൂടി അവർ എല്ലാനിലക്കും വളരെ നല്ല മനുഷ്യരു മാണ്; എന്നിരിക്കെ അവരുടെ ഉപദേശം നിങ്ങൾ സ്വീകരിക്കാതിരിക്കുവാൻ യാതൊരു ന്യായവുമില്ല എന്നാണ് ആ മനുഷ്യൻ ജനങ്ങളെ ആദ്യം പറഞ്ഞുമനിലാക്കുന്നത്. ഇത് ഫലപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം സംസാരഗതി മാറ്റുകയും, തന്നെത്തന്നെ സംസാരവിഷയമാക്കുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു:-
36:22–25

وَمَالِيَ لَآ أَعۡبُدُ ٱلَّذِي فَطَرَنِي وَإِلَيۡهِ تُرۡجَعُونَ

ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدۡنِ ٱلرَّحۡمَٰنُ بِضُرّٖ لَّا تُغۡنِ عَنِّي شَفَٰعَتُهُمۡ شَيۡـٔٗا وَلَا يُنقِذُونِ

إِنِّيٓ إِذٗا لَّفِي ضَلَٰلٖ مُّبِينٍ

Passage continues through verse 36:25.

(22) "എന്നെ സൃഷ്ടിച്ചുണ്ടാക്കി യവനെ ഞാൻ ആരാധന ചെയ്യാതി രിക്കുവാൻ എനിക്ക് എന്താണ് (തടം) ഉള്ളത്?! അവന്റെ അടുക്കലേ ക്കുതന്നെയാണ് നിങ്ങൾ മടക്കപ്പെടു ന്നതും. (23) "അവന് പുറമെ വല്ല ദൈവ ങ്ങളെയും ഞാൻ സ്വീകരിക്കു കയോ?! (ആ) പരമകാരുണികൻ എനിക്ക് വല്ല ഉപദ്രവവും ഉദ്ദേശിക്കു ന്നപക്ഷം, അവരുടെ ശുപാർശ എനിക്ക് ഒട്ടും തന്നെ ഉപകാരപ്പെടു കയില്ല; അവർ എന്നെ രക്ഷപ്പെടുത്തു കയുമില്ല! (24) "അപ്പോൾ (അങ്ങനെയാണെ ങ്കിൽ) ഞാൻ നിശ്ചയമായും സ്പഷ്ടമായ ദുർമാർഗത്തിൽ തന്നെ യായിരിക്കും. (25) "നിശ്ചയമായും ഞാൻ, നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചി രിക്കുന്നു. ആകയാൽ, നിങ്ങൾ എന്നെ ധ എന്റെ ഉപദേശം പ കേട്ടുകൊ ള്ളുവിൻ!' (22) എനിക്കെന്താണ്, (എനിക്ക് പാടില്ല) ഞാൻ ആരാധിക്കുകയി ല്ലെന്ന്, (ആരാധിക്കാതിരിക്കുവാൻ) എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ അവനിലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുന്നു (23) ഞാൻ സ്വീകരി ക്കുക (ഉണ്ടാക്കുക)യോ അവന് പുറമെ വല്ല ദൈവങ്ങളെയും എനിക്ക് ഉദ്ദേശിക്കുന്നതായാൽ പരമകാരുണികൻ വല്ല ഉപദ്രവത്തെ (ദോ ഷത്തെ)യും ഉപകാരപ്പെടുക (പര്യാപ്തമാക്കുക, ധന്യമാക്കുക)യില്ല എനി ക്ക്, എന്നെപ്പറ്റി അവരുടെ ശുപാർശ യാതൊന്നും, ഒട്ടും അവർ എന്നെ രക്ഷപ്പെടുത്തുകയുമില്ല (24) നിശ്ചയമായും ഞാൻ അപ്പോൾ, അങ്ങ നെയെങ്കിൽ ദുർമാർഗത്തിൽ തന്നെയായിരിക്കും സ്പഷ്ടമായ (25) നിശ്ചയമായും ഞാൻ വിശ്വസിച്ചു നിങ്ങളുടെ റ∫ിൽ അതു കൊണ്ട് എന്നെ കേൾക്കുവിൻ (അനുസരിക്കുവിൻ, എനിക്ക് സാക്ഷിയാകുവിൻ) ഗുണകാംക്ഷി എന്ന നിലക്ക് ആദ്യം അദ്ദേഹം ദൂതൻമാരെക്കുറിച്ച് അവരെ മനിലാക്കി. അനന്തരം, അവർ പ്രബോധനം ചെയ്യുന്ന തൗഹീദ് സ്വീകരിക്കാതിരിക്കുവാൻ നിർവ്വാഹമില്ലെന്നും, അതുകൊണ്ട് താൻ അതിൽ വിശ്വസിക്കുന്നവനാണെന്നും വ്യക്തമാക്കി. അതുപോലെ അവരും അത് സ്വീകരിക്കു വാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, ആ ജനത അതൊന്നും ചെവിക്കൊണ്ടില്ല.
36:26–27

قِيلَ ٱدۡخُلِ ٱلۡجَنَّةَۖ قَالَ يَٰلَيۡتَ قَوۡمِي يَعۡلَمُونَ

بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ ٱلۡمُكۡرَمِينَ

(26) (അദ്ദേഹത്തോട്) പറയപ്പെട്ടു: "നീ സ്വർഗത്തിൽ പ്രവേശിച്ചു കൊ ള്ളുക, എന്ന്! അദ്ദേഹം പറഞ്ഞു: "ഹാ!എന്റെ ജനങ്ങൾ അറിഞ്ഞിരുന്നു വെങ്കിൽ നന്നായേനെ,- (27) "എന്റെ റ∫് എനിക്ക് പൊറുത്തു തരുകയും, എന്നെ ആദ രിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ആക്കി ത്തരുകയും ചെയ്തതിനെക്കുറിച്ച്' (26) നീ പറയപ്പെട്ടു നീ പ്രവേശിക്കുക സ്വർഗത്തിൽ അദ്ദേഹം പറഞ്ഞു എന്റെ ജനത ആയിരുന്നെങ്കിൽ നന്നായേനേ അറിയു(മാ യിരു)ന്നെങ്കിൽ (27) എനിക്ക് പൊറുത്തു തന്നതിനെപ്പറ്റി എന്റെ റ∫് എന്നെ ആക്കുകയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ആ ജനതയുടെ ഗുണകാംക്ഷിയായിരുന്ന ആ മാന്യന്റെ മരണത്തെക്കുറിച്ച് ക്വുർ ആൻ ഒന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെയും, ആ ജനതയെയും കുറി ച്ചുള്ള പ്രസ്താവനകളിൽ നിന്ന് അദ്ദേഹം അവരാൽ കൊല്ലപ്പെടുകയാണുണ്ടായതെന്ന് കരുതുവാൻ ന്യായമുണ്ട്. പല വ്യാഖ്യാതാക്കളും അങ്ങനെ പറയുകയും ചെയ്തിരിക്കു ന്നു. ഏതായാലും, മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന് അല്ലാഹുവിങ്കൽ ആദരണീയസ്ഥാനം ലഭിക്കുകയും, അദ്ദേഹം സ്വർഗാവകാശിയായി സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു. തന്റെ ജനത സത്യം സ്വീകരിക്കുകയും, സദുപദേശം ചെവിക്കൊള്ളുകയും ചെയ്തിരു ന്നുവെങ്കിൽ ഇതുപോലെയുള്ള മഹാഭാഗ്യം അവർക്കും കൈവരുമായിരുന്നുവല്ലോ എന്ന് അദ്ദേഹം ആശിച്ചു. അവരാകട്ടെ, അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമാകുക യാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:-
36:28–30

۞وَمَآ أَنزَلۡنَا عَلَىٰ قَوۡمِهِۦ مِنۢ بَعۡدِهِۦ مِن جُندٖ مِّنَ ٱلسَّمَآءِ وَمَا كُنَّا مُنزِلِينَ

إِن كَانَتۡ إِلَّا صَيۡحَةٗ وَٰحِدَةٗ فَإِذَا هُمۡ خَٰمِدُونَ

يَٰحَسۡرَةً عَلَى ٱلۡعِبَادِۚ مَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

(28) അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ ജനതയുടെ മേൽ ആകാശത്തുനിന്ന് നാം ഒരു സൈന്യ ത്തെയും ഇറക്കിയിട്ടില്ല; നാം (അങ്ങ - 23 (29) അത് ധ ആ സംഭവം പ ഒരൊറ്റ ഘോരശബ്ദമല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. അപ്പോൾ, അവരതാ (നശിച്ച്) കെട്ടടങ്ങിയവരായിരി ക്കുന്നു! (30) ഹാ! (ആ) അടിയാൻമാരുടെ മേലുള്ള കഷ്ടമേ! അവരുടെ അടു ക്കൽ ഏതൊരു റസൂൽ ചെല്ലുന്നതാ യാലും അവർ അദ്ദേഹത്തെക്കുറിച്ച് പരിഹസിക്കുകയല്ലാതെ ചെയ്തിരു ന്നില്ല. (28) നാം ഇറക്കിയിട്ടില്ല അദ്ദേഹത്തിന്റെ ജനതയിൽ അദ്ദേഹത്തിനുശേഷം ഒരു സേനയും, പട്ടാളവും ആകാശത്ത് നിന്ന് നാം അല്ല, ആയിട്ടുമില്ല ഇറക്കുന്നവർ (29) അതായിരുന്നില്ല ഒരു അട്ടഹാസം (ഘോരശബ്ദം) അല്ലാതെ ഒറ്റ അപ്പോഴതാ അവർ കെട്ടടങ്ങിയ (നശിച്ച) വരായിരിക്കുന്നു (30) കഷ്ടമേ, സങ്ക ടമേ അടിയാൻമാരുടെ മേലുള്ള അവർക്ക് വന്നിരുന്നില്ല ഒരു റസൂലും അവരായിരിക്കാതെ അദ്ദേഹത്തെപ്പറ്റി പരിഹസി ക്കുക. ദൂതൻമാരെ ധിക്കരിക്കുകയും, ഉപദേഷ്ടാവിനെ അക്രമിക്കുകയും ചെയ്തതിന്റെ ഫലമായി ആ ജനതയെ അല്ലാഹു വമ്പിച്ച ശിക്ഷമൂലം നശിപ്പിച്ചു. അതിനായി ആകാ ശത്ത്നിന്ന് ഒരു പട്ടാളത്തെ അയക്കുകയുണ്ടായില്ല. അതിന്റെ ആവശ്യവുമില്ല. അങ്ങനെ അല്ലാഹുവിന്ന് പതിവുമില്ല. ഒരൊറ്റ ഘോരശബ്ദം മാത്രം ഉണ്ടായി. അതോടെ ജന തയുടെ കഥ കഴിഞ്ഞു! ഇത്രയും വമ്പിച്ച ശിക്ഷ അവർ അനുഭവിക്കേണ്ടി വന്നത് ദൈവ ദൂതൻമാരെയും, ദിവ്യദൗത്യത്തെയും പരിഹസിക്കൽ അവർ ഒരു പതിവാക്കിത്തീർത്ത തുകൊണ്ടായിരുന്നു.
36:31–32

أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ أَنَّهُمۡ إِلَيۡهِمۡ لَا يَرۡجِعُونَ

وَإِن كُلّٞ لَّمَّا جَمِيعٞ لَّدَيۡنَا مُحۡضَرُونَ

(31) അവരുടെ മുമ്പ് (പല) തല മുറകളിൽ നിന്നും എത്രയോ നാം (ആരും) ഇവരിലേക്ക് അവർക്ക് കണ്ടുകൂടേ?! (32) എല്ലാവരുംമുഴുവനും തന്നെനമ്മുടെ അടുക്കൽ ഹാജറാ ക്കപ്പെടുന്നവരല്ലാതെ ഇല്ല. (31) അവർക്ക് കണ്ടുകൂടേ നാം എത്ര (എത്രയോ) നശിപ്പി ച്ചിരിക്കുന്നു എന്ന് അവരുടെ മുമ്പ് തലമുറകളിൽനിന്ന് അവർ ആണെന്ന് അവരിലേക്ക് മടങ്ങിവരുന്നില്ല. (32) എല്ലാവരുമില്ല മുഴുവനും അല്ലാതെ (ഇല്ല) നമ്മുടെ അടുക്കൽ ഹാജരാക്കപ്പെ ടുന്നവർ മുമ്പ് നശിച്ചുപോയവരാരെങ്കിലും മടങ്ങിവന്നു മരണശേഷം യാതൊന്നും സംഭവി ക്കാനില്ലെന്ന് ഇവർക്ക് പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിൽ, ഇവർക്ക് മരണാനന്തര കാര്യ ങ്ങളെ നിഷേധിക്കാമായിരുന്നു. പക്ഷേ, ആരും മടങ്ങി വരുന്നില്ല, വരുകയുമില്ല. ഒന്ന ടങ്കം അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആരും ഒഴിവില്ല. ഒരു കവി പറഞ്ഞ വാക്യങ്ങൾ ശ്രദ്ധേയമാണ്:- ശ്ശിങൗ പ്ലീരീ ർസ്ലിന്ദിറ ൾിറിവ അശ്ശിക്കഠൗ പ്ലീര യ്യഥീ (നാം മരണപ്പെട്ടാൽ നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കിൽ, മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു! പക്ഷേ, മരിച്ചാൽ നാം എഴുന്നേൽപിക്കപ്പെടുക യും, എന്നിട്ട് എല്ലാ കാര്യത്തെക്കുറിച്ചും ചോദ്യംചെയ്യപ്പെടുകയും ചെയ്യുമല്ലോ!) വിഭാഗം - 3
36:33–36

وَءَايَةٞ لَّهُمُ ٱلۡأَرۡضُ ٱلۡمَيۡتَةُ أَحۡيَيۡنَٰهَا وَأَخۡرَجۡنَا مِنۡهَا حَبّٗا فَمِنۡهُ يَأۡكُلُونَ

وَجَعَلۡنَا فِيهَا جَنَّـٰتٖ مِّن نَّخِيلٖ وَأَعۡنَٰبٖ وَفَجَّرۡنَا فِيهَا مِنَ ٱلۡعُيُونِ

لِيَأۡكُلُواْ مِن ثَمَرِهِۦ وَمَا عَمِلَتۡهُ أَيۡدِيهِمۡۚ أَفَلَا يَشۡكُرُونَ

Passage continues through verse 36:36.

(33) അവർക്കൊരു ദൃഷ്ടാന്തമാ ണ്, നിർജ്ജീവമായ ഭൂമി, -നാമതിനെ ജീവിപ്പിക്കുകയും, അതിൽനിന്ന് ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു, എന്നിട്ട് അതിൽ നിന്ന് അവർ തിന്നുകൊണ്ടിരിക്കുന്നു. (34) അതിൽ, ഈത്തപ്പനയുടെ യും, മുന്തിരികളുടെയും തോട്ടങ്ങൾ നാം ഉണ്ടാക്കുകയും ചെയ്തിരിക്കു ന്നു. നീരുറവകളെയും നാമതിൽ തുറ ന്നുവിട്ടു;- (35) അതിന്റെ ഫലങ്ങളിൽ നിന്നും, തങ്ങളുടെ കൈകൾ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്നും അവർക്ക് തിന്നുവാൻ വേണ്ടി(യാണ് അതെല്ലാം), അപ്പോൾ, അവർക്ക് നന്ദി കാണിച്ചുകൂടേ?! (36) എല്ലാ ഇണവർഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളവൻ മഹാ പരിശുദ്ധ നത്രെ! (അതെ) ഭൂമി ഉൽപാദിപ്പിക്കു ന്നതിൽനിന്നും, അവരുടെ ദേഹങ്ങ ളിൽനിന്നും, അവർക്ക് അറിഞ്ഞുകൂ ടാത്തവയിൽനിന്നും (ഇണകളെ സൃഷ്ടിച്ചവൻ.) (33) ഒരു ദൃഷ്ടാന്തമാണ് അവർക്ക് ചത്ത (നിർജ്ജീവമാ യ) ഭൂമി നാമതിനെ ജീവിപ്പിച്ചിരിക്കുന്നു അതിൽനിന്ന് പുറത്ത് വരുത്തുക (ഉല്പാദിപ്പിക്കുക)യും ചെയ്തു ധാന്യം എന്നിട്ടതിൽ നിന്ന് അവർ തിന്നുന്നു, ഭക്ഷിക്കുന്നു (34) അതിൽ നാം ഉണ്ടാക്കുകയും ചെയ്തു തോട്ടങ്ങൾ ഈത്തപ്പനയാൽ, (ഈത്തപ്പനയുടെ) മുന്തിരിക ളാലും നാം തുറന്നുവിടുക (പിളർത്തിയുണ്ടാക്കുക)യും ചെയ്തു അതിൽ നീരുറവകളിൽ നിന്നും (35) അവർക്ക് തിന്നുവാൻ അതിന്റെ ഫലത്തിൽനിന്ന് യാതൊന്നിൽ നിന്നും അത് പ്രവർത്തിച്ചുണ്ടാക്കി അവരുടെ കൈകൾ അപ്പോൾ അവർ നന്ദി കാണിക്കുന്നില്ലേ, കാണിച്ചു കൂടേ (36) യാതൊരുവൻ മഹാപരിശുദ്ധൻ ഇണകളെ സൃഷ്ടിച്ച അവയെല്ലാറ്റിനെയും ഉൽപാദിപ്പിക്കുന്നവയിൽ നിന്ന് ഭൂമി അവരുടെ ദേഹങ്ങളിൽ നിന്നും യാതൊന്നിൽ നിന്നും അവർ അറിയാത്ത അറേബ്യയിലെ പ്രധാന ഉൽപന്നവും, അറബികൾക്ക് കൂടുതൽ പരിചിതവുമാണ് ഈന്തത്തോട്ടങ്ങളും, മുന്തിരിത്തോട്ടങ്ങളും. അതുകൊണ്ടാണ് അവയെ പ്രത്യേകം എടു ത്തുപറഞ്ഞിരിക്കുന്നത്. എല്ലാതരം കൃഷിവിഭവങ്ങളും "കൈകൾ പ്രവർത്തിച്ചുണ്ടാക്കി യതി'ൽ ഉൾപ്പെടുന്നു. പ്രത്യക്ഷത്തിൽ അവ മനുഷ്യന്റെ പ്രയത്നഫലങ്ങളാണെങ്കിലും, അവ മുളക്കുന്നതും, വളരുന്നതും, വിളയുന്നതുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണല്ലോ. അതുകൊണ്ട് ഓരോന്നിലും മനുഷ്യൻ അല്ലാഹുവിനോട് നന്ദിയുള്ള വനായിരിക്കേണ്ടതുണ്ട്. 35-ാം ആയത്തിൽ (അതിന്റെ ഫലങ്ങളിൽനിന്ന് അവർക്ക് 8 കായ്കനികൾ, ജീവജന്തുക്കൾ തുടങ്ങിയ എല്ലാ വർഗ ത്തിലുംമനുഷ്യരിൽതന്നെ വിവിധ വിഭാഗങ്ങളും, തരങ്ങളും ഉൾക്കൊള്ളുന്നു. ഓരോ ന്നിലും ഏതെല്ലാം ഇനങ്ങളാണുള്ളതെന്ന് തിട്ടപ്പെടുത്തുവാൻ പോലും മനുഷ്യന് സാധ്യ മല്ല. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കളും, അവയിലെ തരാതര ങ്ങളും ഇതിനുപുറമെയും. ഇതെല്ലാം സൃഷ്ടിച്ചുണ്ടാക്കി നിലനിറുത്തിപ്പോരുന്ന സ്രഷ്ടാവ് അതിമഹാൻ തന്നെ! ഇൗ കണക്കറ്റ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മനു ഷ്യൻ അവന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും, മഹത്വത്തെ കീർത്തനം ചെയ്യാനും ബാധ്യ സ്ഥനല്ലേ?! നിശ്ചയമായും അതെ. 7 തിന്നുവാൻവേണ്ടി എന്നതിനോട് ചേർത്തു ( ) കൊണ്ടാണ് (തങ്ങളുടെ കൈകൾ പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്നും എന്ന് വാക്ക് നിലകൊ ള്ളുന്നത് എന്ന അഭിപ്രായമനുസരിച്ചത്രെ മുകളിൽ വായിച്ച അതിന്റെ പരിഭാഷയും വ്യാഖ്യാനവും. രണ്ടാമത്തെ വാക്ക് ( ) ഒന്നാമത്തേതിനോട് ചേർന്ന് നിൽക്കുന്നതല്ലെന്ന് അതിലെ സ്ലില സ്ലില സ്ലില സ്ലില സ്ലില എന്ന പദം "ഇല്ല' എന്ന അർത്ഥത്തിലുള്ള നിഷേധ ത്തിന്റെ അവ്യയമാണെന്നും വ്യാഖ്യാതാക്കളിൽ ചിലർ അഭിപ്രായപ്പെടുന്നു. അപ്പോൾ, അതിന് ഇങ്ങനെ അർത്ഥമായിരിക്കും: "അതിനെ അവരുടെ കൈകൾ പ്രവർത്തിച്ചുണ്ടാക്കിയിട്ടുമില്ല.' അതായത് അവർക്ക് തിന്നുവാനുള്ള ആ ഫലങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹു മാത്രമാണ് - അവരുടെ പ്രവൃത്തികൊണ്ടല്ല അതു സാരംമുഹമ്മദ് അമാനി.
36:37–40

وَءَايَةٞ لَّهُمُ ٱلَّيۡلُ نَسۡلَخُ مِنۡهُ ٱلنَّهَارَ فَإِذَا هُم مُّظۡلِمُونَ

وَٱلشَّمۡسُ تَجۡرِي لِمُسۡتَقَرّٖ لَّهَاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ

وَٱلۡقَمَرَ قَدَّرۡنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلۡعُرۡجُونِ ٱلۡقَدِيمِ

Passage continues through verse 36:40.

(37) അവർക്കൊരു ദൃഷ്ടാന്ത മാണ് രാത്രിയും;- നാം അതിൽനിന്ന് പകലിനെ ഉരിച്ചെടുക്കുന്നു. അപ്പോൾ അവരതാ, ഇരുട്ടിൽപെട്ടവരാകുന്നു! (38) സൂര്യൻ ന്റതായ ഒരു താവളത്തിലേക്ക് (അഥവാ നിശ്ചിത അതിർത്തിയിലേക്ക്) ചലിച്ചുകൊണ്ടു മിരിക്കുന്നു. അത്, സർവ്വജ്ഞനായ പ്രതാപശാലിയായുള്ളവൻ (വ്യവസ്ഥ ചെയ് തു ) കണക്കാക്കിയതാണ്. (39) ചന്ദ്രനും തന്നെ, നാം ചില ഭവനങ്ങൾ അതിന് കണക്കാക്കിയി രിക്കുന്നു. അങ്ങനെ, അത് (ഈത്ത പ്പ നയുടെ) പഴക്കം ചെന്ന കുലത്ത ണ്ടുപോലെ ആയിത്തീരുന്നു. (40) സൂര്യനാകട്ടെ, അതിന് ചന്ദ്രനെ പ്രാപിക്കുവാൻ പറ്റുകയില്ല; രാത്രി പകലിനെ മുൻകടക്കുന്നതുമ ധ ഓരോ ഗ്രഹവും പ ഓരോ സഞ്ചാരമണ്ഡലത്തിൽ നീന്തി (സഞ്ചരിച്ചു)കൊണ്ടിരിക്കുന്നു. (37) അവർക്കൊരു ദൃഷ്ടാന്തമാണ് രാത്രി അതിൽനിന്ന് നാം ഉരിച്ചെടുക്കുന്നു, വേർപ്പെടുത്തുന്നു പകലിനെ അപ്പോഴവർ ഇരുളടഞ്ഞവരാകുന്നു. (38) സൂര്യനും നടക്കുന്നു, സഞ്ചരിക്കുന്നു അതിന്റെ ഒരു താവളത്തിലേക്ക് അത് പ്രതാപശാലിയുടെ കണക്കാക്കൽ (വ്യവസ്ഥ) ആകുന്നു സർവ്വജ്ഞനായ (39) ചന്ദ്രനെയും, ചന്ദ്രനും അതിനെ (അതിന്) നാം കണക്കാക്കിയിരിക്കുന്നു ചില ഭവന ങ്ങൾ, പതനസ്ഥാനങ്ങൾ അങ്ങനെ അത് മടങ്ങിവരും (പരിണമിക്കും), ആയി ത്തീരുവോളം (ഈന്തപ്പനയുടെ) കുലത്തണ്ട് (കുലച്ചിൽ) പോലെ പഴ കിയ (40) സൂര്യനില്ല അതിന് യോജിക്കുക, പറ്റുക(യില്ല) അത് പ്രാപിക്കൽ, കണ്ടുമുട്ടൽ ചന്ദ്രനെ രാത്രിയുമല്ല പക ലിനെ മുൻകടക്കുന്നത് എല്ലാം, എല്ലാവരും ഓരോ സഞ്ചാരമണ്ഡല (പ ഥ)ത്തിൽ നീന്തുന്നു ഭൂവിഭവങ്ങളിലടങ്ങിയ ചില ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറഞ്ഞശേഷം, ആകാശത്തിൽ കാണാവുന്ന ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടുകയാണ്: 1) ഭൂഗോളത്തിന്റെ അർദ്ധഭാഗങ്ങളിലായി രാപ്പകലുകൾ ഒന്നൊന്നിനെ അനുഗമിച്ചു കൊണ്ടിരിക്കുന്നു. ഏതൊരു സ്ഥലത്തുനിന്ന് പകൽവെളിച്ചത്തെ അല്ലാഹു നീക്കി എടുക്കുന്നുവോ അവിടെ ഇരുട്ടുമൂടി രാത്രിയായിത്തീരുന്നു. ഇതിനെ ആട് മുതലായ ജന്തുക്കളുടെ തോലുരിച്ച് വേർപെടുത്തുന്നതിനോട് ഉപമിച്ചിരിക്കുകയാണ്. 2) സൂര്യൻ ചില നിശ്ചിതമാർഗങ്ങളിൽകൂടി ഒരു നിശ്ചിത അതിർത്തിവരെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിവസക്കണക്കിലും, മാസക്കണക്കിലും, കൊല്ലക്കണക്കിലും അതിന്റെ സഞ്ചാരത്തിന് കൃത്യമായ ലക്ഷ്യവും മാർഗവുമുണ്ട്. അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുള്ള ആ കണക്കും, ചിട്ടയും തെറ്റാതെ അത് സഞ്ചരിച്ചുവരുന്നു. നമ്മുടെ കാഴ്ച യുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പറഞ്ഞത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാലും ഇപ്പറഞ്ഞത് ശരിതന്നെ. ഭൂമിയെ അപേക്ഷിക്കുമ്പോൾ സൂര്യൻ ഒരേ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിലും, സൗരയൂഥം ഒന്നാകെ മറ്റൊരു കേന്ദ്രത്തെ ലക്ഷ്യംവെച്ച്മറ്റനേകം നക്ഷത്രവ്യൂഹങ്ങളെപ്പോലെകറങ്ങുന്നുവെന്നാണ് ഗോളശാസ്ത്രസിദ്ധാന്തം. 3) ചന്ദ്രനുമുണ്ട് അതിന്റെതായ സഞ്ചാര മാർഗവും, യാത്രാ പരിപാടിയും. ഓരോ ദിവസവും ചന്ദ്രമുഖം വികസിച്ചോ, സങ്കോചിച്ചോ, കൊണ്ടിരിക്കുന്നു. ചന്ദ്രമാസാരംഭത്തിൽ ഒന്നാമത്തെ ദിവസം കേവലം ഒരു നേരിയ അർദ്ധവളയംപോലെ അത് വാനത്ത് പ്രത്യക്ഷപ്പെടും. ക്രമേണ വികസിച്ചു ഒരു പൂർണവൃത്തമായിത്തീരുന്നു. തന്നെ മടങ്ങി അവസാനം ഈന്തപ്പനയുടെ ഉണങ്ങി പ്പഴകിയ കുലത്തണ്ടുപോലെ നേർത്ത ഒരു വളയമായിത്തീരുന്നു. 4) എന്തെങ്കിലും ക്രമക്കേടോ, പാകപ്പിഴവോ ബാധിച്ച് സൂര്യചന്ദ്രൻമാർ തമ്മിൽ കൂട്ടി മുട്ടുകയോ, രാത്രി പകലിനെ കവച്ചുവെക്കുകയോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഓരോന്നും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥപ്രകാരം ഒട്ടും കൃത്യദോഷം ബാധിക്കാതെ അതതിന്റെ പരിധിയിൽ നീന്തിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിനും, ശക്തി മഹാത്മ്യത്തിനും ഇവ ഓരോന്നിലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (എല്ലാവരും ഓരോ സഞ്ചാര മണ്ഡലത്തിൽ നീന്തിക്കൊണ്ടിരി ക്കുന്നു) എന്ന വാക്യത്തിലും ക്രിയ ( ) ബഹുവചന രൂപത്തിലും, ബുദ്ധി ജീവി കളിൽ മാത്രം ഉപയോഗിക്കപ്പെടാറുള്ള രൂപത്തിലുമാണുള്ളത്. സാധാരണ നിലക്ക് ഇതിന്റെ കർത്താവ് രണ്ടിലധികം വസ്തുക്കൾ അടങ്ങിയതും, അവ ബുദ്ധിജീവികളുമാ യിരിക്കേണ്ടതുമാണ്. അപ്പോൾ, സൂര്യനും ചന്ദ്രനും മാത്രമല്ല, ഭൂമിയും, രാവും, പകലും എല്ലാം തന്നെ ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും, ഇവ ഓരോന്നും ബുദ്ധി വർഗത്തെ പ്പോലെ അതതിന്റെ ചലനങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിൽ സൂചന കാണാം. കൂടാതെ, "ചലിക്കുന്നു'വെന്നോ മറ്റോ പറയാതെ "നീന്തുന്നു'വെന്ന് പ്രയോ ഗിച്ചതും ശ്രദ്ധേയമാകുന്നു. കൂടുതൽ വിവരം അൽകഹ്ഫ്; 109 ന്റെയും, ന്റെയും വിവരണത്തിൽ നോക്കുക.
36:41–43

وَءَايَةٞ لَّهُمۡ أَنَّا حَمَلۡنَا ذُرِّيَّتَهُمۡ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ

وَخَلَقۡنَا لَهُم مِّن مِّثۡلِهِۦ مَا يَرۡكَبُونَ

وَإِن نَّشَأۡ نُغۡرِقۡهُمۡ فَلَا صَرِيخَ لَهُمۡ وَلَا هُمۡ يُنقَذُونَ

(41) തങ്ങളുടെ സന്താനങ്ങളെ (സാധനം) നിറക്കപ്പെട്ട കപ്പലിൽ നാം വഹിച്ചുകൊണ്ട് പോകുന്നതും അവർക്കൊരു ദൃഷ്ടാന്തമാണ്. (42) അതുപോലെയുള്ള വസ്തു ക്കളിൽനിന്ന് അവർക്ക് സവാരി ചെയ്യാവുന്ന (പല)തിനെയും അവർക്ക് നാം സൃഷ്ടിച്ചുകൊടുത്തി രിക്കുന്നു. (43) നാം ഉദ്ദേശിക്കുകയാണെ ങ്കിൽ, അവരെ (സമുദ്രത്തിൽ) നാം മുക്കിക്കളഞ്ഞേക്കും; അപ്പോൾ അവർക്ക് (നിലവിളികേട്ട്) സഹായി ക്കുന്ന ഒരാളും ഉണ്ടാവുകയില്ല; അവർ രക്ഷപ്പെടുത്തപ്പെടുകയുമില്ല;- (41) അവർക്കൊരു ദൃഷ്ടാന്തമാണ് നാം വഹിക്കുന്നത് അവരുടെ സന്താനങ്ങളെ കപ്പലിൽ സാധനസാമഗ്രികൾ നിറക്കപ്പെട്ട (42) അവർക്ക് നാം സൃഷ്ടിച്ചിരിക്കുന്നു അതുപോലെയുള്ള തിൽനിന്ന് അവർ സവാരിചെയ്യുന്നത്, വാഹനമേറാവുന്നത് (43) നാം ഉദ്ദേശിക്കുന്ന പക്ഷം നാമവരെ മുക്കുന്നതാണ് അപ്പോൾ (നിലവി ളിക്കുത്തരം നൽകി) സഹായിക്കുന്നവനില്ല അവർക്ക് അവരില്ലതാനും രക്ഷപ്പെടുത്തപ്പെടും
36:44

إِلَّا رَحۡمَةٗ مِّنَّا وَمَتَٰعًا إِلَىٰ حِينٖ

(44) പക്ഷേ, കാരുണ്യമായിട്ട്, കാരുണ്യമല്ലാതെ നമ്മിൽനിന്നുള്ള (ജീവിത) സുഖവും, ഉപയോഗവും ഒരുകാലം (സമ യം) വരെ അവതരിക്കുന്ന കാലത്ത് സമുദ്രത്തിൽ സഞ്ചരിക്കുവാൻ പായക്കപ്പലുക ളും, കരയിൽ സഞ്ചരിക്കുവാൻ ഒട്ടകം, കുതിര മുതലായവയുമായിരുന്നു പ്രധാന വാഹ നങ്ങൾ. ഇന്നാകട്ടെ, ഏറ്റവും പരിഷ്കൃത രീതിയിലുള്ള യാന്ത്രിക വാഹനങ്ങളാണ് മനുഷ്യൻ ഉപയോഗിക്കുന്നത്. ഇന്ന് അവന്റെ യാത്രാമണ്ഡലം, കരയും കടലും മാത്ര മല്ല, വായുവും, ഉപരിയാകാശവും കൂടിയാണ്. ഇന്നത്തെ വാഹനങ്ങൾ മനുഷ്യ കരങ്ങ ളാൽ നിർമിക്കപ്പെട്ടവയുമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യന് അഹങ്കരിച്ചുകൂ ടാ. അവ കണ്ടുപിടിക്കുവാനുള്ള ബുദ്ധി, നിർമിക്കുവാനുള്ള ഉപകരണങ്ങൾ, ഉപയോഗ പ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ എന്നിവയെല്ലാം അല്ലാഹു നൽകിയതും, അവൻ സജ്ജമാക്കികൊടുത്തതും മാത്രമാണ്. അതെ, (നി ങ്ങളെയും, നിങ്ങൾ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും അല്ലാഹു സൃഷ്ടിച്ചതാണ്.) വാഹനങ്ങൾ സുഖകരവും, സുരക്ഷിതവും ആയിരിക്കേണ്ടതിനും, യാത്രാപരി പാടിയിൽ വിഘ്നം നേരിടാതിരിക്കേണ്ടതിനും കാലേക്കൂട്ടിതന്നെ വിവിധ മുൻകരുത ലുകൾ എടുക്കപ്പെടുന്നു. പ്രതിവിധികൾ പലതും ആസൂത്രണം ചെയ്യപ്പെടുന്നു. എന്നിട്ടും അവിചാരിതവും, അപ്രതീക്ഷിതവുമായ അത്യാഹിതങ്ങൾ ചിലപ്പോൾ സംഭവിച്ചുകൊ ണ്ടിരിക്കുന്നു. നിർമാണത്തിന്റെ വൈദഗ്ധ്യമോ, നിയന്ത്രണത്തിന്റെ സാമർത്ഥ്യമോ ഒന്നും തന്നെ അവിടെ ഉപകരിക്കുന്നില്ല. പുറമെനിന്നുള്ള സഹായവും ലഭ്യമാകുന്നില്ല. സംഭ വിക്കുന്നത് അനുഭവിക്കുവാനേ മനുഷ്യന് കഴിയുന്നുള്ളൂ. ഇതെല്ലാം കേവലം സങ്കൽപ മല്ല, നമ്മുടെ അനുഭവങ്ങളാണ്. കടലിലോ, കരയിലോ, വായുവിലോ, ശൂന്യാകാശ ത്തിലോ എന്ന വ്യത്യാസംകൂടാതെ, അല്ലാഹു ഉദ്ദേശിക്കുമ്പോൾ, അവൻ ഉദ്ദേശിച്ചപ്ര കാരം എല്ലാം സംഭവിക്കുന്നുവെന്ന് മാത്രം. അപ്പോൾ, ഇങ്ങനെയുള്ള ആപൽസന്ധിക ളിൽ അകപ്പെടാതെ രക്ഷപ്പെടുകയെന്നത് മനുഷ്യന്റെ കഴിവിനെയല്ല, അല്ലാഹുവിന്റെ കാരുണ്യത്തെയാണ് യഥാർത്ഥത്തിൽ ആശ്രയിക്കുന്നത് എന്ന് വ്യക്തമത്രെ. (44) പക്ഷേ, നമ്മുടെ പക്കൽ നിന്ന് കാരുണ്യമായിട്ടും, ഒരു (നി ശ്ചിത) സമയംവരേക്കുള്ള ജീവി തസുഖമായിട്ടുമത്രെ (നാമവരെ രക്ഷപ്പെടുത്തുന്നത്).
36:45–46

وَإِذَا قِيلَ لَهُمُ ٱتَّقُواْ مَا بَيۡنَ أَيۡدِيكُمۡ وَمَا خَلۡفَكُمۡ لَعَلَّكُمۡ تُرۡحَمُونَ

وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ

(45) "നിങ്ങളുടെ മുമ്പിലുള്ളതും, നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങൾ സൂക്ഷിക്കണം, നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം,' എന്ന് അവരോട് പറയപ്പെട്ടാൽ (അവർ തിരിഞ്ഞുകള യുന്നു)! (46) അവർക്ക് തങ്ങളുടെ രക്ഷി താവിന്റെ ദൃഷ്ടാന്തങ്ങളിൽപെട്ട ഏതൊരു ദൃഷ്ടാന്തവും വരുന്നില്ല, അവരതിൽനിന്ന് തിരിഞ്ഞുകളയുന്ന വരായിട്ടല്ലാതെ. (45) അവരോട് പറയപ്പെട്ടാൽ നിങ്ങൾ സൂക്ഷിക്കുവിൻ എന്ന് നിങ്ങളുടെ മുമ്പിലുള്ളത് നിങ്ങളുടെ പിമ്പിലുള്ളതും നിങ്ങളായേക്കാം, ആകുവാൻ നിങ്ങൾ കരുണ ചെയ്യപ്പെടും (46) അവർക്ക് വരുകയില്ല ഒരു ദൃഷ്ടാന്തവും ദൃഷ്ടാന്തങ്ങളിൽപെട്ട തങ്ങളുടെ റ∫ിന്റെ അവരാകാതെ അതിൽനിന്ന് തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന)വർ "മുമ്പിലുള്ളത്' എന്ന് പറഞ്ഞത്, മുൻസമുദായങ്ങൾക്ക് ബാധിച്ചതുപോലെയുള്ള ഐഹികശിക്ഷകളും, "പിമ്പിലുള്ളത്' എന്ന് പറഞ്ഞത് വരാനിരിക്കുന്ന പരലോകശി ക്ഷയുമാകുന്നു.
36:47

وَإِذَا قِيلَ لَهُمۡ أَنفِقُواْ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَنُطۡعِمُ مَن لَّوۡ يَشَآءُ ٱللَّهُ أَطۡعَمَهُۥٓ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٖ مُّبِينٖ

(47) "നിങ്ങൾക്ക് അല്ലാഹു നൽകിയിട്ടുള്ളതിൽനിന്ന് നിങ്ങൾ ചിലവഴിക്കുവിൻ' എന്ന് അവരോട് പറയപ്പെട്ടാൽ,- (ആ) അവിശ്വസിച്ചവർ വിശ്വസി ച്ചിട്ടുള്ളവരോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ ഭക്ഷണം കൊടുക്കുമായിരുന്നവർക്ക് ഞങ്ങൾ ഭക്ഷണം കൊടുക്കുകയോ?! നിങ്ങൾ സ്പഷ്ടമായ വഴിപിഴവില ല്ലാതെ (മറ്റൊന്നും) അല്ല.' (47) അവരോട് പറയപ്പെട്ടാൽ നിങ്ങൾ ചിലവഴിക്കുവിൻ എന്ന് നിന്ന് അല്ലാഹു പറയും അവിശ്വസിച്ചവർ വിശ്വസിച്ചവരോട് ഞങ്ങൾ ഭക്ഷണം നൽകുകയോ ഒരുവർക്ക്, ഒരുവന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവന്ന് അവൻ ഭക്ഷണം നൽകുമായിരുന്നു നിങ്ങളല്ല വഴിപിഴവിലല്ലാതെ സ്പഷ്ട മായ ധനികൻമാരായ പലരിലും ഇന്നും കാണപ്പെടാറുള്ള ഒരു മനോഭാവമാണിത്: സാധു ക്കളും, പാവങ്ങളുമായ ആളുകൾക്ക് സുഖവും സമ്പത്തും കൊടുക്കുവാൻ ആല്ലാഹു ഉദ്ദേശിക്കാത്തതുകൊണ്ട് അവർക്കത് ലഭിക്കാത്തതാണ്. ആ സ്ഥിതിക്ക് അവർക്ക് ഞങ്ങളെന്തിന് സഹായം നൽകണം?! അവർക്ക് വേണമെങ്കിൽ അല്ലാഹു കൊടുത്തു കൊള്ളുമല്ലോ. ഇതാണവരുടെ നില. സാധുക്കളെ സഹായിക്കുവാനും, സൽകാര്യങ്ങ ളിൽ ചിലവഴിക്കുവാനും ഉപദേശിക്കുന്നവരോട് ഇത് തുറന്ന് പറയുവാനും, അവരെ പരിഹസിക്കുവാനും ധൈര്യപ്പെടുന്നവരും ഇല്ലാതില്ല. ധനം ഒരു പരീക്ഷണം മാത്രമാണ്. അത് ആർക്കും സ്ഥിരാവകാശമല്ല; അല്ലാഹു തൽക്കാലം അവരുടെ കൈവശം കൊടു ത്തിരിക്കുന്നുവെന്നേയുള്ളൂ എന്നൊന്നും അവർ ഓർക്കുന്നില്ല. ഈ മനോഭാവവും, ഈ ന്യായവാദവും അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് യോജിച്ചതല്ലെന്നും, ഇത് അവി ശ്വാസികളുടെ സ്വഭാവമാണെന്നും ഈ വചനങ്ങളിൽനിന്ന് മനിലാക്കാവുന്നതാണ്.
36:48–50

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

مَا يَنظُرُونَ إِلَّا صَيۡحَةٗ وَٰحِدَةٗ تَأۡخُذُهُمۡ وَهُمۡ يَخِصِّمُونَ

فَلَا يَسۡتَطِيعُونَ تَوۡصِيَةٗ وَلَآ إِلَىٰٓ أَهۡلِهِمۡ يَرۡجِعُونَ

(48) അവർ പറയുന്നു: "എപ്പോ ഴാണ് ഈ വാഗ്ദാനം (സംഭവിക്കു ക)- നിങ്ങൾ സത്യവാൻമാരാണെ ങ്കിൽ?!' (49) ഒരൊറ്റ ഘോരശബ്ദത്തെ അല്ലാതെ അവർ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നില്ല: അവർ (തർക്കി ച്ച്) വഴക്ക് കൂട്ടിക്കൊണ്ടിരിക്കെ അത വരെ പിടികൂടുന്നതാണ്. (50) അപ്പോൾ, വല്ല വസ്വി യ്യത്തും ചെയ്യാൻ അവർക്ക് സാദ്ധ്യ മാകുകയില്ല; അവരുടെ സ്വന്തക്കാരി ലേക്ക് അവർ മടങ്ങിച്ചെല്ലുകയുമില്ല. (48) അവർ പറയുന്നു എപ്പോഴാണ് ഈ വാഗ്ദാനം, വാഗ്ദത്തം നിങ്ങളാണെങ്കിൽ സത്യം പറയുന്നവർ (49) അവർ നോക്കിക്കൊണ്ടിരിക്കുന്നില്ല ഒരു ഘോരശബ്ദം (അട്ടഹാസം) അല്ലാതെ ഒരേ, ഒന്ന് അതവരെ പിടികൂടും അവരായിരിക്കെ തർക്കി ക്കുക, വഴക്കടിച്ചുകൊണ്ടിരിക്കുക (50) അപ്പോഴവർക്ക് സാധിക്കയില്ല അവരുടെ സ്വന്തക്കാരിലേക്ക് (കുടുംബത്തി ലേക്ക്) ഇല്ലതാനും അവർ മടങ്ങിച്ചെല്ലും "വാഗ്ദാനം' ( ) കൊണ്ടുദ്ദേശ്യം ലോകാവസാന സമയമാകുന്നു. മുശ്രിക്കുകൾ അന്ത്യനാളിൽ വിശ്വസിക്കുന്നില്ല . അതുകൊണ്ടാണ് അതെപ്പോഴാണുണ്ടാകുക എന്ന് അവർ പരിഹാസപൂർവ്വം ചോദിക്കുന്നത്. അത് സംഭവിക്കുന്ന സമയത്തെക്കുറിച്ചല്ല അവർ അന്വേഷിക്കേണ്ടത്; അത് ആർക്കും അറിയുകയില്ല; അല്ലാഹുവിന് മാത്രമേ അറിയൂ; പക്ഷേ, അത് സംഭവിക്കുന്നത് വളരെ പെട്ടെന്നായിരിക്കും; അവർ അന്യോന്യം തർക്കിച്ചും വഴക്കടിച്ചും മുന്നറിയിപ്പും കൂടാതെവമ്പിച്ച ഒരു ഘോരശബ്ദം ഉണ്ടായേക്കും. അത്ര മാത്രം! എല്ലാവരും അതോടെ നാശമടയും. അത് വന്നുകഴിഞ്ഞാൽ, സാധാരണപോലെ വല്ല വസ്വിയ്യത്തും ചെയ്യാനോ, കുടുംബത്തിലേക്ക് പോയിച്ചേരുവാനോ ഒന്നുംതന്നെ ആർക്കും സാധ്യമല്ല. എന്നൊക്കെയാണ് മറുപടിയുടെ സാരം. അല്ലാഹു പറയുന്നു: (അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നതുപോലെയല്ലാതെ മറ്റൊന്നുമല്ല. അഥവാ അത് അതിനെക്കാൾ സമീപത്തിലായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. (സൂ: നഹ്ൽ : 77) ഒരു ഘോരശബ്ദം ( ) എന്ന് പറഞ്ഞത്, ഈ ലോകം അവസാനിക്കുകയും, എല്ലാവരും നാശമടയുകയും ചെയ്യുന്നതിനുള്ള ഒന്നാമത്തെ കാഹളമൂത്തിനെ ഉദ്ദേശി ച്ചാകുന്നു. പിന്നീട് പുനരുത്ഥാനത്തിനുവേണ്ടിയുള്ള രണ്ടാമതൊരു ഊത്തും ഉണ്ടാകു ന്നതാണ്. ഇതിനെക്കുറിച്ചാണ് അടുത്ത വചനത്തിൽ "കാഹളത്തിൽ ഊതപ്പെടു' മെന്നും, 53-ാം വചനത്തിൻ "ഒരു ഘോരശബ്ദം' എന്നും പറഞ്ഞിരിക്കുന്നത്. വിഭാഗം - 4
36:51–54

وَنُفِخَ فِي ٱلصُّورِ فَإِذَا هُم مِّنَ ٱلۡأَجۡدَاثِ إِلَىٰ رَبِّهِمۡ يَنسِلُونَ

قَالُواْ يَٰوَيۡلَنَا مَنۢ بَعَثَنَا مِن مَّرۡقَدِنَاۜۗ هَٰذَا مَا وَعَدَ ٱلرَّحۡمَٰنُ وَصَدَقَ ٱلۡمُرۡسَلُونَ

إِن كَانَتۡ إِلَّا صَيۡحَةٗ وَٰحِدَةٗ فَإِذَا هُمۡ جَمِيعٞ لَّدَيۡنَا مُحۡضَرُونَ

Passage continues through verse 36:54.

(51) കാഹളത്തിൽ ഊതപ്പെടും. അപ്പോഴേക്കും അവരതാ "ക്വബ്റു' കളിൽനിന്ന് തങ്ങളുടെ റ∫ിങ്കലേക്ക് ബദ്ധപ്പെട്ടുവരുന്നതാണ്! (52) അവർ പറയും: "ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങൾ ഉറങ്ങുന്നി ടത്തുനിന്ന് ഞങ്ങളെ (ഉയിർത്ത്) എഴു ന്നേൽപിച്ചത്?! ഇത് പരമകാരുണികനായുള്ളവൻ നമ്മോട് വാഗ്ദാനം ചെയ്കയും, "മുർസലു'കൾ സത്യം പറയുകയും (53) അത് ഒരേ ഒരു ഘോര ശബ്ദം അല്ലാതെ (മറ്റൊന്നും) ആയി രിക്കയില്ല. അപ്പോഴേക്കും അവരതാ, മുഴുവൻ നമ്മുടെ അടുക്കൽ ഹാജരാ ക്കപ്പെട്ടവരായിരിക്കും. (54) അന്ന് ഒരാളോടുംതന്നെ ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല; നിങ്ങൾ പ്രവർത്തിച്ചിരുന്നതിനല്ലാ തെ, നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുമില്ല. (51) ഊതപ്പെടും കൊമ്പിൽ, കാഹളത്തിൽ അപ്പോൾ അവ രതാ ക്വബ്റ് (ശവക്കുഴി, ശ്മശാനം) കളിൽ നിന്ന് തങ്ങളുടെ റ∫ി ങ്കലേക്ക് ബദ്ധപ്പെട്ടുവരുന്നു (52) അവർ പറയും ഞങ്ങളുടെ നാശമേ, കഷ്ടമേ ഞങ്ങളെ എഴുന്നേൽപിച്ചതാരാണ് ഞങ്ങൾ ഉറ ങ്ങുന്നിടത്തുനിന്ന് ഇത് വാഗ്ദാനം ചെയ്തതാണ് പരമകാരുണി കൻ സത്യം പറയുകയും ചെയ്തു മുർസലുകൾ (53) അതാ യിരിക്കയില്ല ഒരേ ഒരു ഘോരശബ്ദമല്ലാതെ അപ്പോൾ അവരതാ മുഴുവനും നമ്മുടെ അടുക്കൽ ഹാജരാക്കപ്പെട്ടവരായിരിക്കും (54) അന്ന്, ആ ദിവസം അനീതി (അക്രമം) ചെയ്യപ്പെടുകയില്ല ഒരു ദേഹവും, ഒരാളോടും ഒട്ടും, യാതൊന്നും നിങ്ങൾക്ക് പ്രതിഫലം നൽക പ്പെടുകയുമില്ല യാതൊന്നിന്നല്ലാതെ നിങ്ങൾ പ്രവർത്തിച്ചിരുന്നതായ ഒന്നാമത്തെ കാഹളം ഊത്തിൽ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തിൽ എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്യുന്നു. പുനരെഴുന്നേൽപ്പിന്റെ ഊത്തുണ്ടാകുമ്പോൾ ജനങ്ങൾ "മഹ്ശറി'ലേക്ക് ധൃതിപ്പെട്ട് ചെല്ലുന്നതിനെപ്പറ്റി സൂ: ( )ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: (ഒരു കുറി നാട്ടിയതിലേക്ക് പാഞ്ഞുചെല്ലുന്നപ്രകാരം ധൃതിപ്പെട്ടുകൊണ്ട് അവർ ക്വബ്റുകളിൽനിന്ന് പുറത്തുവരുന്ന ദിവസം!- 70: 43) പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തിൽ മനുഷ്യൻ അമ്പ രന്നുപോകുന്നു. ഈ അവസരത്തിൽ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാ തങ്ങൾ ഇപ്പോൾ നേരിൽതന്നെ കണ്ടുകഴിഞ്ഞ ഇൗ പരലോകജീവിതത്തെ അപേക്ഷിച്ചുനോക്കുമ്പോൾ ഇതേവരെ ക്വബ്റുകളിൽ തങ്ങൾ വിശ്രമിച്ചുകിടക്കുകയായിരുന്നുവെന്ന് അവർക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവർ സ്വയം പറയും: "കഷ്ടമേ! ആരാണ് ഞങ്ങൾ ഉറങ്ങിക്കിടന്നിരുന്നേടത്തുനിന്ന് ഞങ്ങളെ എഴു ന്നേൽപിച്ചത്?!' 48-ാം വചനത്തിലും മറ്റും അല്ലാഹു പ്രസ്താവിച്ചതുപോലെ, അന്ത്യനാളിലും പരലോകത്തിലും വിശ്വസിക്കാത്ത വർ "എപ്പോഴാണ് ഇൗ വാഗ്ദാനം ഉണ്ടാവുക' ( ) എന്നും മറ്റും പറഞ്ഞു പരിഹസിച്ചിരുന്നുവല്ലോ. ഇപ്പോൾ അതെല്ലാം തികച്ചും യാഥാർത്ഥ്യങ്ങളാണെന്ന് അവർ അനുഭവിച്ചറിഞ്ഞു. ഇതൊക്കെത്തന്നെയാണ് അല്ലാഹു തങ്ങളോട് വാഗ്ദാനം ചെയ്തി രുന്നതെന്നും, ദൈവദൂതൻമാർ തങ്ങളോട് പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നു വെന്നും അവർക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്. പക്ഷേ, ഇൗ അവസരത്തിൽ ബോധ്യപ്പെട്ടതുകൊണ്ട് കാര്യമില്ലതാനും. (ഞങ്ങളെ ഉറങ്ങിയേടത്തുനിന്ന് എഴുന്നേൽപിച്ചതാരാണ്.) എന്ന് പറഞ്ഞതുകൊണ്ട്, മരണശേഷം പുനരുത്ഥാനം വരെയുള്ള കാലത്ത് എല്ലാവരും ക്വബ്റു അടക്കപ്പെട്ട സ്ഥാനങ്ങളിൽയഥാർത്ഥത്തിൽ ഉറക്ക ത്തിൽതന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികൾക്ക് ശിക്ഷാമയമായ ചില അനു ഭവങ്ങളും, സജ്ജനങ്ങൾക്ക് സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥയ്ക്കു ശേഷം, അതിനെക്കാൾ ഉയർന്ന തര ത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരു മ്പോൾ, അതിന് മുമ്പത്തെ അവസ്ഥയെ രമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കുശേഷം അതിനെക്കാൾ വമ്പിച്ച ഒരു വിഷമ ഘട്ടം നേരിടുമ്പോൾ മുമ്പത്തെ വിഷമം മറന്ന് പോകലും മനുഷ്യന്റെ പതിവാണ്. എന്നി രിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാൻപോലും സാധ്യമല്ലാതിരുന്ന പല യാഥാർത്ഥ്യങ്ങളും അനുഭവത്തിൽ വരുമ്പോൾ, അതിന് മുമ്പത്തെ ഏതനുഭവങ്ങളും കേവലം സുഖകരവുമായിത്തോന്നാതിരിക്കുമോ?! മഹ്ശറിലേക്ക് ഉയിർത്തെ ഴുന്നേൽക്കുന്നതിനുമുമ്പായി അവർക്ക് അല്ലാഹു ഒരു യഥാർത്ഥ ഉറക്ക്തന്നെ നൽകു ന്നതാണെന്ന് ഉബയ്യുബ്നു (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീ ഹാതിം (റ) മുതലായവർ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കിൽ വിഷയം കൂടുതൽ സ്പഷ്ടമാണ് താനും. ക്വബ്റിൽവെച്ച് കുറ്റവാളികൾക്ക് ശിക്ഷ അനുഭവപ്പെടുന്നതിനെ നിഷേധിക്കുന്നവർ ഇൗ വാക്യം തങ്ങൾക്ക് തെളിവായി ഉദ്ധരിക്കാറുണ്ട്. മരണപ്പെട്ടവർ പുനരുത്ഥാനം വരെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്ന് ഇൗ വാക്യത്തിൽനിന്ന് വ്യക്തമാണ്താനും, അതു കൊണ്ട് അവർക്ക് ക്വബ്റിൽവെച്ച് ശിക്ഷ അനുഭവപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്നു മാണ് അവരുടെ വാദം. പക്ഷേ, സജ്ജനങ്ങൾക്ക് സന്തോഷത്തിന്റെയും, ദുർജ്ജനങ്ങൾക്ക് സന്താപത്തിന്റെയും അനുഭവങ്ങൾ ക്വബ്റിൽവെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീഥുക ളിൽ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ചില വചനങ്ങളിൽനിന്നും അത് മനിലാക്കാവുന്നതുമാണ്. (ഇൗ സൂറത്തിന്റെ അവസാനത്തിൽ കൊടുത്തിട്ടുള്ള വ്യാഖ്യാ നക്കുറിപ്പ് നോക്കുക.) എന്നിരിക്കെ ഇൗ വാദം തികച്ചും തെറ്റായതും, ഇസ്ലാമിന്റെ പ്രമാ ണങ്ങൾക്ക് വിരുദ്ധമായതുമാണെന്ന തിൽ സംശയമില്ല. അതുകൊണ്ട് പ്രസ്തുത വാക്യ ത്തിന് എല്ലാ വ്യാഖ്യാതാക്കളും നൽകിയിട്ടുള്ളതും, മുകളിൽ കണ്ടതുമായ വ്യാഖ്യാനം നൽകുവാനേ നിവൃത്തിയുള്ളൂ. അവിശ്വാസികളെപ്പറ്റി പ്രസ്താവിച്ചശേഷം, സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:-
36:55–58

إِنَّ أَصۡحَٰبَ ٱلۡجَنَّةِ ٱلۡيَوۡمَ فِي شُغُلٖ فَٰكِهُونَ

هُمۡ وَأَزۡوَٰجُهُمۡ فِي ظِلَٰلٍ عَلَى ٱلۡأَرَآئِكِ مُتَّكِـُٔونَ

لَهُمۡ فِيهَا فَٰكِهَةٞ وَلَهُم مَّا يَدَّعُونَ

Passage continues through verse 36:58.

(55) നിശ്ചയമായും സ്വർഗ ത്തിന്റെ ആൾക്കാർ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖം ആസ്വദിക്കുന്നവരായിരിക്കും. (56) അവരും, അവരുടെ ഇണ കളും തണലുകളിൽ, അലങ്കൃത സോഫകളിൽ (സുഖമായി) ചാരിയി രിക്കുന്നവരായിരിക്കും. (57) അവർക്ക് (സുഖഭോജ്യങ്ങ ളായ) ഫലവർഗം അതിലുണ്ട്; അവർ എന്താവശ്യപ്പെടുന്നുവോ അതും അവർക്ക് (അവിടെ) ഉണ്ട്. (58) "സലാം' (സമാധാനശാന്തി) ! കരുണാനിധിയായ ഒരു രക്ഷിതാവി ങ്കൽനിന്നുള്ള വചനം (തന്നെ)!! (55) നിശ്ചയമായും സ്വർഗക്കാർ അന്ന് ഓരോ ജോലി യിൽ, ഏർപ്പാടിൽ സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും (56) അവർ അവരുടെ ഇണകളും (ഭാര്യാഭർത്താക്കൾ) തണലുകളിൽ . അലങ്കൃത കട്ടിലു(സോഫ)കളിൽ ചാരി ഇരിക്കുന്നവരായിരിക്കും (57) അതിൽ അവർക്കുണ്ട് (സുഖഭോജനത്തിനുള്ള) പഴങ്ങൾ, ഫല വർഗം അവർക്കുണ്ട്താനും അവർ ആവശ്യപ്പെടുന്നത് (58) സലാം, സമാധാനശാന്തി വചനം, വാക്ക് (തന്നെ) ഒരു രക്ഷിതാവിൽനിന്നുള്ള കരുണാനിധിയായ സ്വർഗസ്ഥരായ സജ്ജനങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുന്നതോടെ അവർക്ക് ആനന്ദ സമ്പൂർണവും, വിഭവസമൃദ്ധവുമായ സുഖസൗകര്യങ്ങൾ ലഭിക്കുകയും, അവർ അതിൽ വ്യാപൃതരാകുകയും ചെയ്യുന്നു. മറ്റു ചിന്തകളോ, മനോവിചാരങ്ങളോ അവർക്കുണ്ടാകു ന്നതല്ല. വിവിധ സുഖാഡംബരങ്ങളിൽ അവർ മുഴുകിക്കൊണ്ടിരിക്കും. ഒരു ഹദീഥിൽ നബി ˜ പറഞ്ഞതുപോലെ, ഒരു കണ്ണും കണ്ടി ട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ സുഖസൗകര്യങ്ങളായിരിക്കും അല്ലാഹു അവന്റെ സദ്വൃത്തരായ അടിയാൻമാർക്ക് തയ്യാറാക്കിവെച്ചിരിക്കുക. (ബു: മു.) സന്തോഷത്തിനും, രസത്തിനുംവേണ്ടി കഴിക്കുന്ന പഴങ്ങൾ മുതലായ ഭോജ്യവസ്തുക്കൾക്കാണ് എന്ന് പറയുന്നത്. ലും അതിന്റെ വ്യാഖ്യാനത്തിലും കണ്ടതുപോലെ, അവർക്ക് എല്ലാവരിൽനിന്നും "സലാമി'ന്റെ ഉപചാരവും സ്വീകരണവും ലഭിച്ചുകൊണ്ടിരിക്കും. അതിൽവെച്ച് ഏറ്റവും ഭാഗ്യകരവും, ഏറ്റവും ഉന്നതവുമായതത്രെ, അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന ഉപചാരവചനം. അതെ, അല്ലാഹുവിന്റെ സലാം. ഇങ്ങനെയുള്ള മഹാഭാഗ്യ വാൻമാരിൽ കരുണാനിധിയായ റ∫് നമ്മെയെല്ലാം ഉൾപ്പെടുത്തി. അനുഗ്രഹിക്കട്ടെ, ആമീൻ; അവിശ്വാസികളോട് അന്ന് ഇപ്രകാരം പറയപ്പെടും:-
36:59–64

وَٱمۡتَٰزُواْ ٱلۡيَوۡمَ أَيُّهَا ٱلۡمُجۡرِمُونَ

۞أَلَمۡ أَعۡهَدۡ إِلَيۡكُمۡ يَٰبَنِيٓ ءَادَمَ أَن لَّا تَعۡبُدُواْ ٱلشَّيۡطَٰنَۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ

وَأَنِ ٱعۡبُدُونِيۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ

Passage continues through verse 36:64.

(59) "നിങ്ങൾ ഇന്ന് വേർതിരിഞ്ഞു നിൽക്കുവിൻഹേ, കുറ്റവാളികളേ! (60) "നിങ്ങൾക്ക് ഞാൻ ആജ്ഞാ പനം മക്ക ളേ, നിങ്ങൾ പിശാചിനെ ആരാധിക്ക രുത്; നിശ്ചയമായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാണ് എന്ന്?! (61) "നിങ്ങൾ എന്നെ ആരാ ധിക്കണം; ഇതാ, നേരെ ചൊവ്വായ പാത എന്നും?! (62) "തീർച്ചയായും, അവൻ നിങ്ങളിൽനിന്ന് വളരെ ജനസമൂ ഹത്തെ വഴിപിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങൾ (ബുദ്ധികൊടുത്ത്) മനിരു ത്തിയിരുന്നില്ലേ?! (63) "ഇതാ, നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന "ജഹന്നം' (നരകം) (64) "നിങ്ങൾ അവിശ്വസിച്ചി രുന്നത് നിമിത്തം' ഇന്ന് നിങ്ങളതിൽ (കടന്ന്) ചൂടേറ്റുകൊള്ളുവിൻ!!' 3 (59) (60) ഞാൻ ആജ്ഞ (കല്പന) നൽകിയില്ലേ നിങ്ങൾക്ക്, നിങ്ങളി ലേക്ക് ആദമിന്റെ മക്കളേ, സന്തതികളേ നിങ്ങൾ ആരാധിക്കരു തെന്ന് പിശാചിനെ നിശ്ചയമായും അവൻ നിങ്ങൾക്ക് പ്രത്യ ക്ഷശത്രുവാണ് (61) നിങ്ങൾ എന്നെ ആരാധിക്കണമെന്നും ഇതാ, ഇത് പാത (വഴി)യാണ് ചൊവ്വായ, നേരായ (62) തീർച്ച യായും അവൻ വഴിപിഴപ്പിച്ചിട്ടുണ്ട് നിങ്ങളിൽനിന്ന് വളരെ ജനസമൂ ഹത്തെ അപ്പോൾ (എന്നിട്ടും) നിങ്ങളായിരുന്നില്ലേ ബുദ്ധികൊടു ക്കുന്ന, മനിരുത്തുന്ന(വർ) (63) ഇതാ, ഇത് യാതൊരു ജഹന്നം (ന രകം) നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന, താക്കീത് ചെയ്യപ്പെട്ടിരുന്ന (64) നിങ്ങളതിൽ ചുടേല്ക്കുവിൻ, കടന്ന് കരിയുവിൻ ഇന്ന് നിങ്ങളായിരുന്നത് നിമിത്തം നിങ്ങൾ അവിശ്വസിക്കുക ഇതായിരിക്കും അന്ന് കുറ്റവാളികളായ അവിശ്വാസികളോട് മഹ്ശറിൽവെച്ച് പറയ പ്പെടുക! ഇതിൽപരം സങ്കടകരമായി മറ്റെന്താണുള്ളത്?! കരുണാനിധിയായ റ∫് നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. സ്ലിഷ (ആദമിന്റെ മക്കളേ) എന്ന് വിളിച്ചുകൊണ്ട് പിശാചിനെ ആരാധിച്ചുവന്ന അവിശ്വാസികളെ ആക്ഷേപിക്കുന്നത് വളരെ അർത്ഥഗർഭമാണ്. നിങ്ങളുടെ പിതാവായ ആദം മുതൽക്കുതന്നെ അവൻ നിങ്ങളുടെ സ്ഥിരം ശത്രുവാണ്; അദ്ദേഹത്തോടും, അദ്ദേ ഹത്തിന്റെ സന്തതികളായ നിങ്ങളോടും അവനെപ്പറ്റി ഞാൻ വളരെ താക്കീത് ചെയ്തി ട്ടുമുണ്ട്. എന്നിട്ട് പിന്നെയും ഇത്രയധികം ജനസമൂഹത്തെ അവൻ പിഴിപ്പിച്ചുകളഞ്ഞു. നിങ്ങൾക്ക് ബുദ്ധിയുണ്ടായിരുന്നില്ലേ?! നിങ്ങൾ ഒട്ടും ബുദ്ധികൊടുത്ത് ആലോചിച്ചില്ലേ?! എന്ന് സാരം. മനുഷ്യപിതാവായ ആദം നബി (അ)ക്ക് സുജൂദ് ചെയ്യാൻ പിശാച് കൂട്ടാ ക്കാതിരിക്കുകയും, അവൻ അദ്ദേഹത്തെ സ്വർഗത്തിൽ നിന്ന് പുറത്താക്കുവാൻ തന്ത്രം പ്രയോഗിക്കുകയും ചെയ്ത സംഭവം വിവരിച്ചശേഷം, സൂ: അല്ലാഹു പറയുന്നു: "ആദമിന്റെ മക്കളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തിൽനിന്ന് പുറത്താക്കിയതുപോലെ, നിങ്ങളെ അവൻ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ! ( 27 ) (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം അവനെ അനുസരിക്കുക ( ല്ലൾഞ്ചട്ടക്ഷഖ ) എന്നാണെന്നാണ് വ്യാഖ്യാതാക്കൾ പൊതു വിൽ പറയുന്നത്. അവന്റെ ദുഷ്പ്രേരണയിൽ കുടുങ്ങിയും അതിനെ അനുസരിച്ചുമാ ണല്ലോ മനുഷ്യൻ വഴിപിഴക്കുന്നത്. വാസ്തവത്തിൽ, പിശാചിനെ അനുസരിക്കുക മാത്ര മല്ല മനുഷ്യൻ ചെയ്യാറുള്ളത്. പിശാചിന്വിഗ്രഹങ്ങൾക്കും മറ്റുമെന്നപോലെയഥാർത്ഥ ആരാധനാ കർമങ്ങൾ നടത്തലും ചിലരുടെ പതിവായിരുന്നു. ഇന്നും പതിവുണ്ട്താ നും. (സൂ: 41 ലും അതിന്റെ വിവരണത്തിലും പ്രസ്താവിച്ചത് നോക്കുക) ദേഹേ ച്ഛകൾക്കനുസരിച്ച് ജീവിക്കുന്നവനെപ്പറ്റി "അവന്റെ ഇച്ഛയെ അവൻ ദൈവമാക്കി' ( ൽഷൾഴീ ൽഷൾഴീ ൽഷൾഴീ ൽഷൾഴീ ൽഷൾഴീ ) എന്ന് പറയുന്നതുപോലെയുള്ള ഒരു അലങ്കാര പ്രയോഗമാണത്. ("ഇ ബാദത്തി' ന്റെ അർത്ഥം സൂ: ഫാത്തിഹഃയുടെ വിവരണത്തിൽ നോക്കുക.)
36:65

ٱلۡيَوۡمَ نَخۡتِمُ عَلَىٰٓ أَفۡوَٰهِهِمۡ وَتُكَلِّمُنَآ أَيۡدِيهِمۡ وَتَشۡهَدُ أَرۡجُلُهُم بِمَا كَانُواْ يَكۡسِبُونَ

(65) ആ ദിവസം, അവരുടെ വായകളിൽ നാം മുദ്രവെക്കുന്ന താണ്; അവരുടെ കൈകൾ നമ്മോട് സംസാരിക്കുകയും, അവരുടെ കാലു കൾ അവർ ചെയ്തുകൂട്ടിയിരുന്നതി നെപ്പറ്റി സാക്ഷി പറയുകയും ചെയ്യും. (65) അന്ന്, ആ ദിവസം നാം മുദ്ര വെക്കും അവരുടെ വായ കളിൽ, വായകൾക്ക് നമ്മോട് സംസാരിക്കയും ചെയ്യും അവരുടെ കൈകൾ സാക്ഷി നിൽക്കുക (പറയുക)യും ചെയ്യും അവരുടെ കാലു കൾ അവർ ആയിരുന്നതിനെപ്പറ്റി ചെയ്തുകൂട്ടുക, പ്രവർത്തിച്ചുണ്ടാ ക്കുക കുറ്റവാളികൾ മഹ്ശറിൽവെച്ച് തങ്ങളുടെ കുറ്റം നിഷേധിച്ച് നോക്കും. അപ്പോൾ അല്ലാഹു അവരുടെ വായകൾക്ക് മുദ്ര വെക്കുകയും, അവരുടെ അവയവങ്ങൾ അവർക്കെ തിരിൽ സാക്ഷി പറയുകയും ചെയ്യും. കൈകാലുകളെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രസ്താവിച്ചിട്ടുള്ളതെങ്കിലും, അവരുടെ മറ്റ് അവയവങ്ങളെല്ലാം തന്നെ അവ ഓരോന്നും പ്രവർത്തിച്ച കുറ്റങ്ങളെ ഏറ്റുപറയുന്നതാണെന്ന് നിന്നും, ഹദീഥിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. ഓരോരുത്തന്റെയും ചെയ്തികൾ അണുവോളം തെറ്റാതെ അറി യുന്ന അല്ലാഹുവാണ് ആ കോടതിയിലെ വിധികർത്താവ്. ഓരോ വ്യക്തിയുടെയും സകല ചെയ്തികളും മലക്കുകളാൽ സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്യും. പ്രവാചകൻമാരുടെയും മറ്റും സാക്ഷ്യങ്ങൾ ഇതിന് പുറമെയും, അതുകൊണ്ടൊന്നും മതിയാക്കാതെ, അവരവരുടെ അവയവങ്ങളാൽ തന്നെ അവരവരുടെ കുറ്റങ്ങൾ തെളി യിച്ച് അല്ലാഹു അവരെ ബോധ്യപ്പെടുത്തുന്നതാകുന്നു. മഹ്ശറിൽവെച്ച് മുശ്രിക്കുകൾ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്ന സന്ദർഭ ത്തിൽ, സൂ: അല്ലാഹു പറയുന്നു: 23 (പിന്നീട് അവരെക്കൊണ്ടുള്ള കുഴപ്പം, "ഞങ്ങളുടെ രക്ഷി താവായ അല്ലാഹുതന്നെ സത്യം! ഞങ്ങൾ മുശ്രിക്കുകളായിരുന്നില്ല.' എന്ന് അവർ പറ യുന്നതല്ലാതെ മറ്റൊന്നുമല്ല.) അല്ലാഹുവിന്റെ ശത്രുക്കളാകുന്ന കുറ്റവാളികൾ നരക ത്തിന്റെ അടുക്കലേക്ക്കൊണ്ടുവരപ്പെടുന്ന സന്ദർഭം വിവരിച്ചുകൊണ്ട് സൂ; ഹാമീം സജദഃയിൽ ഇപ്രകാരം പറയുന്നു: (അങ്ങ നെ, അവർ അതിനടുത്ത് വരുമ്പോൾ, അവരുടെ കേൾവിയും കാഴ്ചകളും, (ചെവിയും കണ്ണും) തൊലികളും അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവർക്കെതിരിൽ സാക്ഷി പറയുന്നതാണ്. "നിങ്ങൾ എന്തിനാണ് നമുക്കെതിരിൽ സാക്ഷി പറയുന്നത്?!' എന്ന് അവർ തങ്ങളുടെ തൊലികളോട് ചോദിക്കും. അവ പറയും: "എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കയാണ്. (41: 20, 21) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: "ക്വിയാമത്ത്നാളിൽ അടിയാൻമനുഷ്യൻ- "എനിക്ക് എന്നിൽ നിന്നല്ലാതെ (പുറമെ നിന്ന്) സാക്ഷി ലഭിക്കുവാനില്ല' എന്ന് പറയും. അപ്പോൾ, അല്ലാഹു അവന്റെ വായിൽ മുദ്രവെക്കും . അവന്റെ അംഗങ്ങ ളോട് സംസാരിക്കുവാൻ പറയും. അങ്ങനെ അവൻ ചെയ്ത പ്രവൃത്തികളെപ്പറ്റി അവ സംസാരിക്കും. പിന്നീട് അവന് സംസാരിക്കുവാൻ അവസരം കൊടുക്കും. അപ്പോൾ അവൻ അവയോട് പറയും: നിങ്ങൾക്ക് വിദൂരം! നിങ്ങൾക്ക് വേണ്ടിയായിരുന്നുവല്ലോ (ഇഹത്തിൽ വെച്ച്) ഞാൻ ചെറുത്ത് പോന്നിരുന്നത്!' (മുസ്ലിം). മഹ്ശറിൽവെച്ച് അവയവങ്ങൾ സാക്ഷി പറയുമെന്ന് പറഞ്ഞത് യഥാർത്ഥം തന്നെ യാണെന്നും, അത് കേവലം ഒരു ഉപമയോ അലങ്കാരമോ ആയി പറഞ്ഞതല്ലെന്നും മേൽപ റഞ്ഞതിൽ നിന്ന് വ്യക്തമാണ്. പക്ഷേ, ചിലരുടെ യുക്തിക്ക് അതിലെന്തോ പന്തികേട് തോന്നിയതുകൊണ്ടായിരിക്കാം അവർ ഇത് സംബന്ധിച്ച വാക്യങ്ങളെ വളച്ച് തിരിച്ച് വ്യാഖ്യാനിക്കാറുള്ളത്. ഹാമീം സജദഃയിൽ നിന്ന് മേലുദ്ധരിച്ച വചനത്തിൽ തന്നെ, വാസ്തവത്തിൽ അവർക്ക് മറുപടിയുണ്ട്. ഇതിനെപ്പറ്റി ആ സൂറത്തിൽ വെച്ച് നമുക്ക് കൂടുതൽ വിവരിക്കാം. അസ്ലിക്കഠൃ
36:66–67

وَلَوۡ نَشَآءُ لَطَمَسۡنَا عَلَىٰٓ أَعۡيُنِهِمۡ فَٱسۡتَبَقُواْ ٱلصِّرَٰطَ فَأَنَّىٰ يُبۡصِرُونَ

وَلَوۡ نَشَآءُ لَمَسَخۡنَٰهُمۡ عَلَىٰ مَكَانَتِهِمۡ فَمَا ٱسۡتَطَٰعُواْ مُضِيّٗا وَلَا يَرۡجِعُونَ

(66) നാം ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, അവരുടെ കണ്ണുകളെ നാം തുട ച്ചുകളയുകയും, അങ്ങനെ, (കണ്ണു കാണാതെ) അവർ പാതയിലേക്ക് മുന്നോട്ടുവരാൻ ശ്രമിക്കയും ചെയ്യു മായിരുന്നു. അപ്പോൾ പിന്നെ എങ്ങ നെയാണവർക്ക് കണ്ണുകാണുന്നത്?! (67) നാം ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, (അവർ നിലകൊള്ളുന്ന) അവ രുടെ സ്ഥാനത്ത് വെച്ചുതന്നെ നാം അവരെ രൂപം മാറ്റുമായിരുന്നു. അപ്പോൾ അവർക്ക് (മുമ്പോട്ട്) പോകുന്നതിന് സാദ്ധ്യമാകുന്നതല്ല: അവർ മടങ്ങുകയുമില്ല. (66) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാം തുടച്ചുകളയുമായിരുന്നു അവരുടെ കണ്ണുകളിൽ, കണ്ണുകളെ എന്നിട്ടവർ മുൻകടക്കാൻ (മു മ്പോട്ടുവരാൻ) ശ്രമിക്കും പാതയിൽ, വഴിയിലേക്ക് അപ്പോൾ എങ്ങനെ യാണ് അവർ കാണുക (67) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാമ വരെ രൂപം മാറ്റുമായിരുന്നു അവരുടെ സ്ഥാനത്തുവെച്ചുതന്നെ എന്നിട്ടവർക്ക് സാധിക്കുകയില്ല പോകാൻ, നടക്കുവാൻ അവർ മട ങ്ങുകയുമില്ല. കൊണ്ടാണല്ലോ അവർ ഇത്രയും ദുഷിച്ചത്. അതുപോലെ, ഇഹത്തിൽവെച്ചുതന്നെ അവ രുടെ ബാഹ്യമായ കണ്ണുകളെയും കാഴ്ചയില്ലാതാക്കുവാനും അങ്ങനെ വഴികാണാതെ തപ് പിപ്പിടിച്ച് നടക്കുമാറാക്കുവാനും അല്ലാഹുവിന് പ്രയാസമില്ല. വേണമെങ്കിൽ, അവ രുടെ രൂപം പെട്ടെന്ന് മാറ്റി അവർക്ക് വരാനും പോകാനും കഴിയാത്തവണ്ണം മറ്റേതെങ്കിലും വികൃതരൂപം നൽകുവാനും അവന് കഴിയും. പക്ഷേ, അതൊന്നും ചെയ്യാതെ അവ രുടെ പാട്ടിന് വിട്ടുകൊടുത്തിരിക്കുന്നത് അവന്റെ കാരുണ്യംകൊണ്ടായിരുന്നു എന്ന് സാരം. വിഭാഗം - 5
36:68

وَمَن نُّعَمِّرۡهُ نُنَكِّسۡهُ فِي ٱلۡخَلۡقِۚ أَفَلَا يَعۡقِلُونَ

(68) ആർക്കെങ്കിലും നാം ദീർഘായു് നൽകുന്നതായാൽ, അവന് സൃഷ്ടിയിൽ (പ്രകൃതിയിൽ) നാം വിപരീതാവസ്ഥ വരുത്തുന്നു. അപ്പോൾ അവർക്ക്(ബുദ്ധികൊടു ത്ത്) മനിലാക്കിക്കൂടേ?! (68) ആർ, യാതൊരുവൻ അവന്ന് നാം ദീർഘായു് നൽകുന്നു( വോ) അവനെ നാം വിപരീതമാക്കുന്നു, തലകീഴാക്കുന്നു സൃഷ്ടി (പ്ര കൃതി)യിൽ അപ്പോൾ അവർ ബുദ്ധികൊടുക്കുന്നില്ലേ മനുഷ്യൻ ദീർഘകാലം ജീവിക്കുന്നതോടെ, അവന്റെ മുമ്പത്തെ ആകൃതിയിലും പ്രകൃ തിയിലും മാറ്റം സംഭവിക്കുന്നു. സ്ഥിതിഗതികളെല്ലാം തിരിച്ചടിക്കുന്നു. ശരീരവും, മനും, വിചാരവും, വികാരവും, അറിവും, സാമർത്ഥ്യവും എല്ലാംതന്നെ ദുർ∫ലമാകു ന്നു. എഴുന്നേൽക്കാനും, നടക്കാനും വയ്യാതെ, കാഴ്ചയും കേൾവിയും ക്ഷയിച്ച് കേവലം ശിശുമയനായിത്തീരുന്നു. ഇതെല്ലാം ആലോചിച്ചാൽ, അല്ലാഹുവിന് അവന്റെ കാഴ്ച നഷ്ടപ്പെടുത്തുവാനും, രൂപം അവൻ ഉദ്ദേശിക്കുന്നതെന്തും ചെയ്യാൻകഴിയുമെന്ന് മനിലാക്കാവുന്നതാണ്. (നിങ്ങ ളുടെ ദേഹങ്ങളിലുമുണ്ട് ദൃഷ്ടാന്തം. നിങ്ങൾ കണ്ടറിയുന്നില്ലേ!)
36:69–70

وَمَا عَلَّمۡنَٰهُ ٱلشِّعۡرَ وَمَا يَنۢبَغِي لَهُۥٓۚ إِنۡ هُوَ إِلَّا ذِكۡرٞ وَقُرۡءَانٞ مُّبِينٞ

لِّيُنذِرَ مَن كَانَ حَيّٗا وَيَحِقَّ ٱلۡقَوۡلُ عَلَى ٱلۡكَٰفِرِينَ

(69) അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല; അതദ്ദേഹ ത്തിനുയോജിക്കുന്നതുമല്ല. അത് ഒരു ഉപദേശവും (അഥവാ സന്ദേശവും), വ്യക്തമായ ഒരു (പാരായണഗ്രമ്ലവും) അല്ലാതെ (മ റ്റൊന്നും) അല്ല. (70) ജീവുള്ളവരായവർക്ക് അദ്ദേഹം താക്കീത് ചെയ്യാനും, അവി (ശിക്ഷയുടെ) വാക്യം (ന്യായമായി) സ്ഥിരപ്പെടു വാനും വേണ്ടിയാകുന്നു (അത്). (69) അദ്ദേഹത്തിന് നാം പഠിപ്പിച്ചിട്ടില്ല കവിത, പദ്യം അത് യോജിക്കയും (ചേരുകയും) ഇല്ല അദ്ദേഹത്തിന് അതല്ല ഒരു ഉപ ദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ ഒരു പാരായണ ഗ്രമ്ലവും വ്യക്തമായ, വ്യക്തമാക്കുന്ന (70) അദ്ദേഹം (അത്) താക്കീത് ചെയ്യാൻ ആയിട്ടുള്ളവനെ ജീവ് (ജീവനു)ള്ളവൻ ന്യായമാകു(സ്ഥിര പ്പെടു)വാനും വചനം അവിശ്വാസികളുടെ മേൽ നബി ˜ ഒരു കവിയാണെന്ന് അവിശ്വാസികൾ പറഞ്ഞുവന്നിരുന്നതിനെ ഖണ്ഡി ക്കുന്നതാണ് ഈ വചനങ്ങൾ. തിരുമേനി കവിത രചിക്കാറില്ല. അവിടുത്തേക്ക് കവിതാ വാസനയോ പരിചയമോ ഇല്ല. അതെ, അല്ലാഹു തിരുമേനിക്ക് കവിത പഠിപ്പിച്ചിട്ടില്ല. ( ) എന്നാൽ, അത് തിരുമേനിയുടെ സ്ഥിതിക്ക് യോജിച്ചതും, ചേർന്നതു മാണോ? അതുമല്ല ( ) എന്നിരിക്കെ, കവിതയെന്നും, നബി ˜ യെപ്പറ്റി കവിയെന്നും പറയുന്നതിൽ യാതൊരർത്ഥവുമില്ല. അല്ലാഹുവിങ്കൽനിന്ന് ജനങ്ങൾക്കുവേണ്ടിയുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അടങ്ങിയ ഒരു പ്രമാണ ( ) വും, പാരായണം ചെയ്യപ്പെടേണ്ടതും, അതിന് തികച്ചും സൗകര്യപ്പെട്ടതും, ധാരാളമായി പാരായണം നടത്തപ്പെടുന്നതുമായ പാരായണഗ്രമ്ല( )വുമാണത്. അല്ലാതെ മറ്റൊ ന്നുമല്ല. അവിശ്വാസമാകുന്ന മഹാവ്യാധിനിമിത്തം ഹൃദയം നിർജ്ജീവമായിത്തീരുക യും, ഐഹിക താൽപര്യങ്ങളിൽ മതിമറന്ന് ആത്മീയചൈതന്യം നശിച്ചുപോകുകയും ചെയ്യാതെ, ഇരിക്കുന്ന എല്ലാവരെയും ഭാവിയിൽ വരാനിരിക്കുന്ന വിപ ത്തുകളെപ്പറ്റി താക്കീത് ചെയ്ത് രക്ഷാമാർഗം കാണിച്ചുകൊടുക്കുക, അവിശ്വാസത്തിൽ അടിയുറച്ചുനിൽക്കുന്നവരെ ശിക്ഷിക്കുന്നതിന് ന്യായം സ്ഥാപിക്കുക, ഇതാണതിന്റെ ലക്ഷ്യം. ചുരുക്കം ചില സന്ദർഭങ്ങളിൽ നബി ˜ ചില പദ്യങ്ങളുടെ അരമുറിയോ ഒരുമുറിയോ ചൊല്ലിനോക്കുകയുണ്ടായിട്ടുണ്ട്. എങ്കിലും, പദ്യത്തിന്റെ വടിവൊപ്പിച്ചുകൊണ്ട് ശരിക്ക് നിർവ്വഹിക്കുവാൻ അവിടുത്തേക്ക് കഴിയുമായിരുന്നില്ല എന്ന് ഹദീഥ്ഗ്രമ്ലങ്ങളിൽ നിന്ന് മനിലാക്കാവുന്നതാണ്. ഒരിക്കൽ തിരുമേനി ഒരു വരി പദ്യം ചൊല്ലിയത് ശരിയാ കാതെ കണ്ടപ്പോൾ, അബൂബക്ർ (റ) ഇങ്ങനെ പറയുകയുണ്ടായി: "അവിടുന്ന് അല്ലാ ഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല; അതങ്ങേക്ക് യോജിക്കുന്നതുമല്ല' ( ല്ലഹ്മദവ ”സ്ലങ ഭ ന്നറ സ്ലലവ ന്നഞ്ഞപ്പഥ സ്ലല ) കവിതകളിൽ ഉപയോഗപ്രദമായതും, ദോഷരഹിതമായതും ഇല്ലെന്നില്ല. പലപ്പോഴും ഒരു കവിത വളരെ നല്ല കാര്യങ്ങൾ സാധിതമാക്കുവാൻ പര്യാപ്തമായെന്നും വരാം. പക്ഷേ, പൊതുവിൽ, കവികളുടെ പാടവത്തിനും, അവരുടെ പ്രശസ്തിക്കും നിദാനം, കവിതയുടെ ഏതെങ്കിലും വശത്തിലുള്ള അതിരുകവിച്ചലായിക്കാണാം. മനാക്ഷിക്കും, യാഥാർത്ഥ്യത്തിനും വ്യത്യാസം വരുത്താതെ, പരിതസ്ഥിതിക്കും സന്ദർഭത്തിനും അനു മാറ്റം സ്വീകരിച്ചുകൊണ്ടല്ലാതെ, വിഷയത്തിൽ നീക്കുപോക്ക് കൂടാതെ, നേർക്കുനേരെ കൈകാര്യം ചെയ്യപ്പെടുന്ന കവിതകൾക്ക് കവിതാലോകത്ത് സ്ഥാനമുണ്ടാകുകയില്ല. ആശയത്തെക്കാൾ ഭാഷക്കും, യാഥാർത്ഥ്യത്തെക്കാൾ ഭാവന ക്കും, വിജ്ഞാനത്തെക്കാൾ വികാരത്തിനുമാണ് കവിതയിൽ മുൻഗണന. കവിയുടെ വാസനക്കും ഭാവനക്കും അനുസരിച്ചായിരിക്കും ചിത്രീകരണം. (ക വിതയിൽ വെച്ച് കൂടുതൽ ആസ്വാദ്യമായത് അതിൽവെച്ച് കൂടുതൽ കളവായതാണ്.) എന്നൊരു ആപ്തവാക്യംപോലും ഉടലെടുത്തത് ഇക്കാരണത്താലാണ്. പ്രവാചകത്വ വും, കവിത്വവും തമ്മിൽ യോജിപ്പും, ചേർച്ചയും ഇല്ലാതിരിക്കുവാൻ കാരണവും അതാ ണ്. കവിതാ പാണ്ഡിത്യം ഉണ്ടായിരുന്നിട്ടുപോലും, അത് പ്രകടിപ്പിക്കുവാൻ ചില മഹാൻമാർ മുന്നോട്ട് വരാതിരുന്നത് ഇതുകൊണ്ടായിരുന്നു. ( ) (കവിതയെക്കുറിച്ചും, അതിൽ നല്ലതിനെയും, ചീത്തയായതിനെയും സംബന്ധിച്ചും സൂ: 224- 227 വചനങ്ങളിലും, അവയുടെ വിവരണത്തിലും വായിച്ചത് ഓർക്കുക.) അല്ലാഹുവിന്റെ ഏകത്വമാകുന്ന "തൗഹീദ്', സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ മുമ്പിൽ സമ്മേളിപ്പിക്കപ്പെടുന്ന "ഹശ്ർ', നബി തിരുമേനി ˜ യുടെ ദൗത്യമാകുന്ന "രിസാലത്ത്' ( ) എന്നിവയെപ്പറ്റി പലതും പ്രസ്താവിച്ചശേഷം, വീണ്ടും തൗഹീ ദിന്റെ ചില ദൃഷ്ടാന്തങ്ങൾകൂടി ഉണർത്തുന്നു: ( ) മീർസാഗുലാം അഹ്മദ് ഖാദിയാനി താനൊരു പ്രവാചകനാണെന്ന് വാദിച്ചി രുന്ന ആളാണല്ലോ. എന്നിട്ടും, തന്റെ ചില കൃതികളിൽ കുറെ പരുക്കൻ കവിതകൾ ഉൾക്കൊള്ളുന്നതും, ചിലതിൽ തന്റെ എതിരാളികളെ താനുമായി കവിതാമത്സരത്തിന് വെല്ലുവിളിക്കുന്നതും കാണുമ്പോൾ നമുക്ക് ആശ്ചര്യം തോന്നും. പക്ഷേ, ഒരു സാധാരണക്കാരന്റെ അന്തിനും, മാന്യതക്കും പോലും നിരക്കാത്ത ചില പ്രസ്താവനകളും, പ്രയോഗങ്ങളും ആ കൃതികളിൽ സാധാരണമാണെന്നോർക്കുമ്പോൾ അതിൽ ആശ്ചര്യപ്പെടുവാനില്ലതാനും.
36:71–73

أَوَلَمۡ يَرَوۡاْ أَنَّا خَلَقۡنَا لَهُم مِّمَّا عَمِلَتۡ أَيۡدِينَآ أَنۡعَٰمٗا فَهُمۡ لَهَا مَٰلِكُونَ

وَذَلَّلۡنَٰهَا لَهُمۡ فَمِنۡهَا رَكُوبُهُمۡ وَمِنۡهَا يَأۡكُلُونَ

وَلَهُمۡ فِيهَا مَنَٰفِعُ وَمَشَارِبُۚ أَفَلَا يَشۡكُرُونَ

(71) അവർ കണ്ടില്ലേ, നമ്മുടെ ഹസ്തങ്ങൾ പ്രവർത്തിച്ചുണ്ടാക്കിയ തിൽ നിന്ന് അവർക്കുവേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചുകൊടു ത്തിട്ടുള്ളത്?! എന്നിട്ട് അവർ അവക്ക് ഉടമസ്ഥൻമാരാകുന്നു. (72) അവയെ അവർക്ക് നാം വിധേയമാക്കികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അവ യിൽ അവരുടെ വാഹനങ്ങളുണ്ട്. അവയിൽനിന്ന് തന്നെ അവർ (ഭക്ഷ ണം) തിന്നുകയും ചെയ്യുന്നു! (73) അവയിൽ അവർക്ക് പല വക (പാനീയം) കളും ഉണ്ട്. എന്നിരിക്കെ, അവർക്ക് നന്ദി കാണിച്ചുകൂടേ?! (71) അവർ കണ്ടില്ലേ, കാണുന്നില്ലേ നാം സൃഷ്ടിച്ചിട്ടുള്ളത് അവർക്കുവേണ്ടി പ്രവർത്തിച്ചുണ്ടാക്കിയതിൽനിന്ന് നമ്മുടെ കൈകൾ (ഹസ്തങ്ങൾ) കന്നുകാലികളെ എന്നിട്ടവർ അവക്ക് ഉടമസ്ഥൻമാരാണ് (72) അവയെ നാം വിധേയമാക്കുക (കീഴ്പെടുത്തുക)യും ചെയ്തു അവർക്ക് അങ്ങനെ അവയിൽ നിന്നുണ്ട് അവരുടെ വാഹനം അതിൽനിന്ന് തന്നെ അവർ തിന്നുന്നു (73) അതിൽ അവർക്കുണ്ട് പല ഉപയോഗങ്ങൾ കുടിക്കാനുള്ള വകയും, പാനീയങ്ങളും എന്നിട്ട് അവർ നന്ദി കാണിക്കുന്നില്ലേ, നന്ദി ചെയ്തുകൂടേ കൃഷി വ്യവസായങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് പലനിലക്കും പങ്കുണ്ട്. എന്നാൽ, ആടുമാടൊട്ടകങ്ങളാകുന്ന കന്നുകാലികളുടെ സൃഷ്ടിയിൽ അവർക്ക് യാതൊരു പങ്കുമില്ല. അവ അല്ലാഹുവിന്റെ മാത്രം പ്രവർത്തനങ്ങളിൽ പെട്ടതാണ്. അതോ ടുകൂടി മനുഷ്യൻ അവയുടെ ഉടമസ്ഥത വഹിച്ചുകൊണ്ടിരിക്കുകയും, അവയെ വാഹ നത്തിനും, ഭക്ഷണത്തിനും, കൃഷിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അവ യിൽനിന്ന് പാൽ, തോൽ, മാംസം, രോമം തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം മനുഷ്യൻ അല്ലാഹുവിനോട് നന്ദികാണിക്കേണ്ടതില്ലേ?! നിശ്ചയമായും ഉണ്ട്. പക്ഷേ, മിക്കവരും നന്ദിക്കുപകരം നന്ദികേട് കാണിക്കുകയാണ് ചെയ്യുന്നത്.
36:74–76

وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لَّعَلَّهُمۡ يُنصَرُونَ

لَا يَسۡتَطِيعُونَ نَصۡرَهُمۡ وَهُمۡ لَهُمۡ جُندٞ مُّحۡضَرُونَ

فَلَا يَحۡزُنكَ قَوۡلُهُمۡۘ إِنَّا نَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَ

(74) അല്ലാഹുവിന് പുറമെ അവർ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുകയാണ്, അവർ സഹായിക്കപ്പെടുവാൻവേണ്ടി. (75) അവർ (ആരാധ്യൻമാർ) ഇവരെ സഹായിക്കുവാൻ സാധിക്കു കയില്ല; ഇവരാകട്ടെ, അവർക്ക് സന്നദ്ധ സൈന്യവുമാണ്! (76) എന്നിരിക്കെ, അവരുടെ വാക്ക് (നബിയേ) നിന്നെ ദുഃഖിപ്പി ക്കാതിരുന്നുകൊള്ളട്ടെ. നിശ്ചയ മായും, അവർ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും നാം അറിയുന്നു. (74) അവർ സ്വീകരിച്ചു, ഉണ്ടാക്കി അല്ലാഹുവിന് പുറമെ പല ദൈവങ്ങളെ, ആരാധ്യരെ അവരായേക്കാൻ വേണ്ടി സഹായിക്ക പ്പെടും (75) അവർക്ക് സാധിക്കയില്ല അവരെ സഹായിക്കാൻ അവരാകട്ടെ, ഇവർ അവർക്ക് സൈന്യമാണ് സന്നദ്ധരായ, ഹാജരാ ക്കപ്പെട്ട (76) ആകയാൽ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ അവരുടെ വാക്ക് നിശ്ചയമായും നാം അറിയുന്നു അവർ രഹസ്യമാക്കുന്നത് അവർ പരസ്യമാക്കുന്നതും മേൽ വിവരിച്ചതുപോലെയുള്ള എത്രയോ ദൃഷ്ടാന്തങ്ങൾ അവരുടെ ചിന്തിക്കുന്നില്ല. അനേകം അനുഗ്രഹങ്ങൾ അവർ നന്ദി ചെയ്യുന്നില്ല. തങ്ങളെ സഹായിക്കുവാൻ ഒട്ടും തന്നെ കഴിയാത്തവരെ ദൈവങ്ങ ളായി സ്വീകരിക്കുകയും, അവയുടെ സന്നദ്ധഭടൻമാരെന്നോണം അവക്കുവേണ്ടി വാദിക്കുവാനും, ചെറുക്കുവാനും ഒരുമ്പെട്ടിരിക്കുകയുമാണ് അവർ. അതുകൊണ്ട് കവി യെന്നും കവിതയെന്നും മറ്റും പറഞ്ഞ് സത്യപ്രബോധനത്തെയും അവർ നിരസിക്കുന്നതിൽ നബി ˜ വ്യാകുലപ്പെടേണ്ടതില്ല; എല്ലാം അല്ലാഹു കണ്ടുകൊണ്ടി രിക്കുന്നുണ്ട്; വേണ്ടത് അവൻ ചെയ്തുകൊള്ളും എന്ന് സാരം. അടുത്ത വചനങ്ങളിൽ മനുഷ്യന് അവന്റെ സ്വന്തം ദേഹങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ചില ദൃഷ്ടാന്തങ്ങൾ ഓർമിപ്പിക്കുന്നു:-
36:77–80

أَوَلَمۡ يَرَ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن نُّطۡفَةٖ فَإِذَا هُوَ خَصِيمٞ مُّبِينٞ

وَضَرَبَ لَنَا مَثَلٗا وَنَسِيَ خَلۡقَهُۥۖ قَالَ مَن يُحۡيِ ٱلۡعِظَٰمَ وَهِيَ رَمِيمٞ

قُلۡ يُحۡيِيهَا ٱلَّذِيٓ أَنشَأَهَآ أَوَّلَ مَرَّةٖۖ وَهُوَ بِكُلِّ خَلۡقٍ عَلِيمٌ

Passage continues through verse 36:80.

(77) മനുഷ്യൻ കണ്ടറിയുന്നില്ലേ, (ഇന്ദ്രിയബിന്ദുവാകുന്ന) ഒരു തുള്ളിയിൽനിന്നും നാം അവനെ സൃഷ്ടിച്ചിരിക്കുന്നത്?! എന്നിട്ട് അവനതാ സ്പഷ്ടമായ ഒരു എതിരാളിയായിരിക്കുന്നു! (78) അവൻ നമുക്കൊരു ഉപമ ഉണ്ടാക്കുകയും, തന്റെ (സ്വന്തം) സൃഷ്ടിപ്പിനെ മറക്കുകയും ചെയ്തു; അവൻ പറയുകയാണ്:"ആരാണ് (ഈ)അസ്ഥികളെ - അവ ജീർണി ച്ചതായിരിക്കെജീവിപ്പിക്കുക'?! (79) പറയുക: ആദ്യത്തെ പ്രാവശ്യം അതിനെ നിർമിച്ചവൻ അവയെ ജീവിപ്പിക്കും; അവൻ എല്ലാ (തരം) സൃഷ്ടിയെക്കുറിച്ചും അറിവു ള്ളവനുമാണ്. (80) അതായത്, നിങ്ങൾക്ക് പച്ച യായ മരത്തിൽനിന്ന് തീ ഉണ്ടാക്കി ത്തന്നവൻ. എന്നിട്ട് നിങ്ങളതാ, അതിൽനിന്നും (തീ) കത്തിച്ചുകൊ ണ്ടിരിക്കുന്നു! (77) കണ്ടില്ലേ മനുഷ്യൻ നാമവനെ സൃഷ്ടിച്ചത് ഒരു (ഇന്ദ്രിയ)തുള്ളിയിൽനിന്ന് എന്നിട്ട് അവനതാ ഒരു വൈരി (എതിരാ ളി)യായിരിക്കുന്നു സ്പഷ്ടമായ (78) അവനുണ്ടാക്കി (സമർപ്പിച്ചു) നമുക്ക് ഒരു ഉപമ അവൻ മറക്കുകയും ചെയ്തു തന്റെ സൃഷ്ടിപ്പിനെ അവൻ പറഞ്ഞു, പറയുന്നു ആർ ജീവിപ്പിക്കും അസ്ഥി (എല്ലു)കളെ അവ ആയിരിക്കെ തുരുമ്പൽ, ജീർണിച്ചത് (79) നീ പറയുക അവയെ ജീവിപ്പിക്കും അവയെ നിർമിച്ചവൻ ഒന്നാം പ്രാവശ്യം അവനാകട്ടെ എല്ലാ സൃഷ്ടിയെപ്പറ്റിയും അറിയുന്നവനാണ് (80) ഉണ്ടാക്കിയവൻ നിങ്ങൾക്ക് മരത്തിൽനിന്ന് പച്ച യായ തീ എന്നിട്ട് നിങ്ങളതാ അതിൽ നിന്ന്, അതിനാൽ തീ കത്തിക്കുന്നു സ്വന്തം ഉഗ്ഗവത്തെക്കുറിച്ചുപോലും വിസ്മരിച്ചുകൊണ്ട് "ആരാണ് ഈ എല്ലുകളെല്ലാം ജീർണിച്ചു തുരുമ്പലായശേഷം വീണ്ടും ജീവിപ്പിക്കുക' എന്ന് ചോദിക്കുന്ന മനുഷ്യൻ എന്തൊരു ധാർഷ്ട്യമാണ് കാണിക്കുന്നത്?! അവനെ ഇന്ദ്രിയബീജ ത്തിൽനിന്ന് സൃഷ്ടിച്ചു ഈ നിലയിലെത്തിച്ച അല്ലാഹുവിന്റെ പ്രത്യക്ഷ എതിരാളിയ ല്ലയോ അവൻ?! അവൻസഹസൃഷ്ടികളോട് താരതമ്യം വിന് നൽകുന്ന ഉപമ എത്രമേൽ ചീത്തയാണ്?! ആലോചിച്ചുനോക്കുക! ഈ ചോദ്യ ത്തിനുള്ള മറുപടി വളരെ വ്യക്തമാണ്. അവയെ ആദ്യത്തെ പ്രാവശ്യം ജീവിപ്പിച്ചതാരോ അവൻതന്നെ രണ്ടാമതും ജീവിപ്പിക്കും.' ഒന്നാമതായി സൃഷ്ടിക്കുവാൻ കഴിഞ്ഞ അവന് രണ്ടാമതുണ്ടാക്കുവാൻ കൂടുതൽ എളുപ്പമായിരിക്കുമല്ലോ. മർക്കടമുഷ്ടിയില്ലാത്തവർക്ക് ഈ മറുപടിയെ നേരിടുവാൻ സാധ്യമല്ല തന്നെ. മരണപ്പെട്ടശേഷം ശരീരാംശങ്ങളിൽ വരുന്ന മാറ്റങ്ങൾ, പരിണാമങ്ങൾ, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങൾ, അവയെ രണ്ടാമത് ശേഖരിക്കുന്നവിധം, ശേഖരിച്ച് വീണ്ടും ജീവൻ നൽകുന്നത് എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിന് അറിയും. ശുദ്ധശൂ ന്യതയിൽനിന്ന് അഖിലാണ്ഡത്തെ സൃഷ്ടിച്ച അവന്നുണ്ടോ ഇതെല്ലാം അജ്ഞാതമാ കുന്നു?! അതെ, അവൻ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. ( ) ഒരു ഉദാഹരണത്തിൽനിന്ന് ഇത് മനിലാക്കാം: തീയിന്റെ ഗുണ ങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ള ത്. എന്നിരിക്കെ, ജലാംശം നിറഞ്ഞ പച്ച മരങ്ങളിൽനിന്ന് അവൻ തീ ഉൽപാദിപ്പിക്കു ന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീർണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കൽ. ഉൽപാദിപ്പിക്കുന്നതിന് വ്യത്യസ്തങ്ങളായ ഉദാഹരണങ്ങൾ കാണുവാൻ കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാൽ അതിൽ തീ കത്തിക്കു വാൻ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കൽ പരിചയപ്പെടുന്നതി നുമുമ്പ് ചില പ്രത്യേക മരച്ചുള്ളികൾ തമ്മിൽ ഉരസി തീയുണ്ടാക്കുക മുൻകാലത്ത് ഹിജാസിൽ പതിവുണ്ടായിരുന്നു. അതിനായി അറബികൾ കൂടുതൽ ഉപയോഗപ്പെടു ത്തിയിരുന്ന രണ്ട് മരങ്ങളാണ് "മറഖും, അഫാറും' ( ഓട, മുള മുതലായ ചില മരങ്ങൾ തമ്മിൽ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികൾക്കിട യിൽ നടപ്പുള്ളതാണ്. നീർപച്ചയുള്ള മരത്തിൽ വൈദ്യുതപ്രവാഹം ഏൽക്കുമ്പോൾ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തിൽ ഏൽക്കുമ്പോൾ ഉണ്ടാകുന്നുമി ല്ല. കൂടാതെ, ജലാംശം കലർന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില വെള്ളം തട്ടുമ്പോൾ തീ പിടിക്കു ന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ട് വസ്തുക്കൾ തമ്മിൽ സ്പർശിക്കുമ്പോ ഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകു മ്പോൾ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക!
36:81–82

أَوَلَيۡسَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِقَٰدِرٍ عَلَىٰٓ أَن يَخۡلُقَ مِثۡلَهُمۚ بَلَىٰ وَهُوَ ٱلۡخَلَّـٰقُ ٱلۡعَلِيمُ

إِنَّمَآ أَمۡرُهُۥٓ إِذَآ أَرَادَ شَيۡـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

(81) ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിച്ചിട്ടുള്ളവൻ, അവരെ പ്പോലെയുള്ളതിനെ സൃഷ്ടിക്കു വാനും കഴിവുള്ളവനല്ലയോ?! അല്ലാതെ! (കഴിവുള്ളവൻതന്നെ). അവൻ തന്നെയാണ് സർവ്വജ്ഞനായ മഹാസ്രഷ്ടാവ്. (82) നിശ്ചയമായും അവന്റെ കാര്യം, അവൻ ഒരു വസ്തു (അഥവാ കാര്യം) ഉദ്ദേശിച്ചാൽ, അതിനെക്കു റിച്ച് "ഉണ്ടാവുക' എന്ന് പറയുകയേ വേണ്ടൂ - അപ്പോഴത് ഉണ്ടാകുന്നതാണ്. (81) യാതൊരുവനല്ലേ ആകാശങ്ങളെ സൃഷ്ടിച്ച ദൃഷ്ടാന്തങ്ങളും വഴി, പുനരുത്ഥാന നിഷേധികളുടെ വാദത്തെ ഖണ്ഡിച്ചശേഷം, അതിനെക്കാളെല്ലാം ഉപരിയായ മറ്റൊരു യാഥാർത്ഥ്യംയാഥാർത്ഥ്യ ങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ ആ വാദ ത്തിന്റെ മൗഢ്യതയും, നികൃഷ്ടതയും അല്ലാഹു സ്ഥാപിക്കുന്നു. ഈ അഖിലാണ്ഡത്തിന്റെ മുഴുവനും സ്രഷ്ടാവും നിയന്താവുമാണവൻ. ഏതൊരുകാര്യ അവൻ ഉദ്ദേശിക്കുമ്പോഴേക്കും അത് അസ്തിത്വം കൊള്ളുന്നു. അപ്പോൾ, മനുഷ്യനെപ്പോലുള്ളവരെ ഒന്നാമത് ജീവിപ്പിക്കുവാനോ രണ്ടാമത് ജീവിപ്പിക്കുവാനോ അവന് സാധിക്കുകയില്ലെന്ന് കരുതു ന്നവനെക്കാൾ വിഡ്ഢിയും, നികൃഷ്ടനും മറ്റാരാണ്?!
36:83

فَسُبۡحَٰنَ ٱلَّذِي بِيَدِهِۦ مَلَكُوتُ كُلِّ شَيۡءٖ وَإِلَيۡهِ تُرۡجَعُونَ

(83) അപ്പോൾ, എല്ലാ വസ്തുവി ന്റെയും, രാജാധിപത്യം യാതൊരു വന്റെ കൈവശമാണോ അവൻ, മഹാ പരിശുദ്ധനത്രെ! അവങ്കലേക്കുതന്നെ, നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (83) അപ്പോൾ യാതൊരുവൻ മഹാ പരിശുദ്ധൻ, യാതൊരുവന്ന് കീർത്തനം അവന്റെ കയ്വശമാണ് രാജാധികാരം, രാജാധിപത്യം എല്ലാ വസ്തുവിന്റെയും അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെ ടുന്നു ഈ സൂറത്തിൽ ഇതുവരെയുള്ള സൂക്തങ്ങളിൽ പ്രതിപാദിച്ച തത്വങ്ങളുടെ രത്ന സാരമാണ് ഈ ചെറിയ സമാപന സൂക്തം ഉൾക്കൊള്ളുന്നത്. അതെ, എല്ലാ വസ്തുക്ക ളുടെയും ഉടമസ്ഥതയും, കൈകാര്യകർത്തൃത്വവും അല്ലാഹുവിന്നുള്ളതാണ്; അവിശ്വാ സികളും നിഷേധികളും ജൽപിക്കുന്ന എല്ലാ ജൽപനങ്ങളടക്കമുള്ള സകലവിധ പോരാ യ്മയിൽ നിന്നും അവൻ എത്രയോ പരിശുദ്ധനാണ്; എല്ലാവരും അവങ്കലേക്ക് തിരിച്ചു ചെല്ലുകയും അവന്റെ രക്ഷാശിക്ഷകൾക്ക് വിധേയരാകുകയും ചെയ്യും. ഈ മൂന്ന് യാഥാർത്ഥ്യങ്ങളിലുള്ള ബോധവും വിശ്വാസവുമാണ് മനുഷ്യനെ ഉത്തമനും ഉൽകൃഷ്ടനുമാക്കുന്നത്. അവയിലുള്ള അവിശ്വാസവും ബോധമില്ലായ്മയുമാണ് അവനെ അധമനും നികൃഷ്ടനുമാക്കുന്നതും. രണ്ടുമൂന്ന് ദശവത്സരങ്ങൾക്ക് മുമ്പത്തെ ശാസ്ത്രീയാഭിപ്രായമനുസരിച്ച് ഈ അഖി ലാണ്ഡത്തിന്റെ ഏകദേശ വിസ്തൃതി ഇപ്രകാരം കണക്കാക്കപ്പെട്ടിരിക്കുന്നു: ഒരു മിടിയിട (സെക്കന്റ്) കൊണ്ട് 1, 86,000 നാഴിക വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം, അതിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് മദ്ധ്യബിന്ദുവിലൂടെ നേർക്കുനേരെ എത്തി ച്ചേരുവാൻ പത്തുകോടികൊല്ലം വേണ്ടിവരും. ഈ കണക്ക് കൃത്യവും ശരിയുമാണെന്ന് പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണ കഴിവുകൾ എത്ര സമർത്ഥമായിരുന്നാലും ശരി, അവന്റെ ഗോളാന്തരയാത്രകൾ എത്ര വിജയകരമായിത്തീർന്നാലും ശരി അഖിലാണ്ഡ ത്തിന്റെ സൂക്ഷ്മമായ കണക്കും കയ്യും അവന്ന് കണ്ടുപിടിക്കുവാൻ കഴിയുമെന്ന് വിചാ രിക്കാൻ സാധ്യമല്ല. ഒരു കാലത്ത് മനുഷ്യൻ അവയെല്ലാം ചുറ്റി സഞ്ചരിക്കുമെന്ന് ഊഹി ക്കുവാനും സാധ്യമല്ല. മേൽകണ്ട കണക്ക് ഏറെക്കുറെ ശരിയാണെന്ന് വെക്കുക: എന്നാൽ തന്നെയും, അതിലടങ്ങുന്ന വാനങ്ങൾ, അവയിലെ കോടാനുകോടി നക്ഷത്രങ്ങൾ, നിര ഓരോന്നിന്റെയും ഉപഗ്രഹങ്ങൾ ആദിയായവയും, ഭൂമി, അതിലെ സമുദ്രങ്ങൾ, പർവ്വതങ്ങൾ ആദിയായവയും, മലക്കുകൾ, മനുഷ്യർ തുടങ്ങിയ ജീവിക ളും, നമുക്ക് കാണുവാനോ കേൾക്കുവാനോ ഊഹിക്കുവാനോ കഴിയാത്ത മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ലോകാലോകമൊട്ടുക്കും ഇൗവിധം സൃഷ്ടിച്ച് ഓരോന്നിനും അതതിന്റെ ക്രമവും വ്യവസ്ഥയും നല്കി നിയന്ത്രിച്ച് നിലനിറുത്തിപ്പോരുന്ന രാജാധി രാജന്റെ രാജാധിപത്യം, ഹാ! എത്ര മഹനീയം!! എത്ര വിസ്തൃതം!!! പ വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ വ്യാഖ്യാനക്കുറിപ്പ്: ക്വബ്റിലെ സ്ഥിതിഗതികൾ ( ) മനുഷ്യൻ ക്വബ്റിൽവെച്ച്മരണപ്പെട്ടതിന് ശേഷം പുനരുത്ഥാനത്തിന് മുമ്പുള്ള കാലഘട്ടത്തിൽസുഖദുഃഖങ്ങളൊന്നും കൂടാതെ കേവലം തനി നിദ്രയിലായിരിക് കുക യല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കിൽ അവന് സുഖസന്തോഷങ്ങളു ടെയും, ചീത്തപ്പെട്ടവനാണെങ്കിൽ അവന് ഭയദുഃഖങ്ങളുടെയും അനുഭവങ്ങൾ പലതും അനുഭവപ്പെട്ടുകൊണ്ടിരിക്കുമെന്നും ചില വാക്യങ്ങൾകൊണ്ടും, അനേകം ഹദീഥുകൾകൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്. മുസ്ലിംകൾ പൊതുവിൽ അങ്ങനെ വിശ്വ സിക്കുകയും ചെയ്യുന്നു. ഭൗതികകാഴ്ചപ്പാടിന്നപ്പുറമുള്ള യാഥാർത്ഥ്യങ്ങളെക്കുറിച്ച് പ്രതി പാദിക്കുന്ന വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയും, പ്രസ്തുത വ്യാഖ്യാനത്തിന് നിരക്കാത്ത ഹദീഥുകളെല്ലാം പുറം തള്ളുകയും പതിവുള്ളവർക്ക് മാത്രമേമുസ്ലിംകളുടെ ഭിന്നാഭി പ്രായമുള്ളൂ. ഈ വിഷയകമായി ഹദീഥിലും വന്നിട്ടുള്ളതിന്റെ ചുരുക്കം എന്താണെന്നും, അതിൽ ബുദ്ധിക്കോ, മറ്റേതെങ്കിലും പ്രസ്താവനകൾക്കോ വിരുദ്ധമായി വല്ലതും ഉണ്ടോ എന്നും പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. കുറ്റവാളികളായ ആളുകൾ മരണവേളയിൽ, തങ്ങളെ ഐഹികജീവിതത്തിലേക്ക് ഒന്നുകൂടി മടക്കിത്തരേണമെന്ന് അപേക്ഷിക്കുമെന്നും, ആ അപേക്ഷ ഗൗനിക്കപ്പെടുക യില്ലെന്നും പ്രസ്താവിച്ചുകൊണ്ട് സൂ: 100-ാം വചനത്തിൽ അല്ലാഹു പറ യുന്നു: (അവരുടെ അപ്പുറം അവർ ഉയിർത്തെഴു ന്നേൽപിക്കപ്പെടുന്ന ദിവസംവരേക്കും ഒരു "ബർസഖ്'ഉണ്ട്.) തുടർന്നുകൊണ്ട് ക്വിയാമ ത്ത്നാളിൽ അവരുടെ നില എന്തായിരിക്കുമെന്നും പ്രസ്താവിക്കുന്നു. "ബർസഖ്' ( ) എന്ന വാക്കിന് "രണ്ട് വസ്തുക്കൾക്കിടയിലുണ്ടാകുന്ന ) എന്നത്രെ ഭാഷാർത്ഥം. ഈ അർത്ഥം പരിഗണിച്ചുകൊണ്ടാണ് യവ നിക, കടലിടുക്ക്' മുതലായവക്ക് ആ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഇതേ അർത്ഥ ത്തിൽ തന്നെയാണ് സൂ: ഫുർക്വാനിൽ (രണ്ട് സമുദ്രത്തിനുമിട യിൽ അവൻ ഒരു മറ ഏർപ്പെടുത്തിയിരിക്കുന്നു) എന്നും സൂ: റഹ്മാനിൽ (രണ്ടിനുമിടയിൽ ഒരു മറയുണ്ട്) എന്നും പറഞ്ഞത്. വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ മരണത്തിനും ക്വിയാമത്തുനാളിനും ഇടയ്ക്കുള്ള കാലത്തെമരണത്തോടുകൂടി അവ സാനിക്കുന്ന ഐഹികജീവിതത്തിനും പുനരുത്ഥാനത്തോടുകൂടി ആരംഭിക്കുന്ന പാരത്രിക ജീവിതത്തിനും മദ്ധ്യെയുള്ള മേലുദ്ധരിച്ച ആയത്തിൽ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് സ്പഷ്ടമാകു ന്നു. ആ വാക്കിന് പല മഹാൻമാരും നൽകി യിട്ടുള്ള നിർവ്വചനങ്ങൾ ഇമാം ഇബ്നു ജരീർ, ഇബ്നു കഥീർ (റ) മുതലായവർ അവരുടെ തഫ്സീറുകളിൽ ഉദ്ധരിച്ചുകാണാം. വാക്കുകളിൽ വ്യത്യാസം കാണുമെങ്കിലും ഉദ്ദേശ്യത്തിൽ പരസ്പരം യോജിക്കുന്ന ആ ഉദ്ധരണികളുടെ സാരം ഇതാണ്: "ദുൻയാ'വിന്റെയും "ആഖിറ'ത്തിന്റെയും ഇടക്കാ ലത്തെ മറയാണ് "ബർസഖ്', അതായത്, ദുൻയാവിലെപ്പോലെ ഭക്ഷണപാനീയങ്ങളും മറ്റും കൂടാതെയും, ആഖിറത്തിലെപ്പോലെ കർമങ്ങളുടെ പ്രതി ഫലം ലഭിച്ച് കഴിയാതെയും ഇരിക്കുന്ന അവസ്ഥ'. ( ) തഫ്സീർ ഗ്രമ്ലങ്ങളിൽ മാത്രമല്ല, പ്രധാന അറബി നിഘണ്ടുക്കളിലും "ബർസഖി'നു ഇൗ അർത്ഥം കൽപിച്ചു കാണാം. "ക്വാമൂസി'ലെ വാചകം ("ബർസഖ്' എന്നാൽ, രണ്ട് വസ്തുക്കൾക്കിടയിലുള്ള മറ യും, മരണസമയം മുതൽ ക്വിയാമത്തുനാൾ വരെയുമാകുന്നു. ആർ മരണപ്പെട്ടുവോ അവൻ അതിൽ പ്രവേശിക്കുന്നു) എന്നാണ്. "ലിസാനുൽ അറബി' ( )ൽ ഇങ്ങനെയാണ്: ( ) ("ബർസഖ്' എന്നാൽ, ഇഹലോകത്തിനും പരലോകത്തിനുമിടക്ക്- "ഹശ്റി'ന്റെ മുമ്പ് ( ) - മരണസമയം മുതൽ പുനരുത്ഥാനം വരെയുള്ള കാലമാകുന്നു. അപ്പോൾ ആർ മരിച്ചുവോ അവൻ ബർസഖിൽ പ്രവേശിച്ചു). പരലോകത്തിനും ഇഹലോ കത്തിനും ഇടയ്ക്ക് രണ്ടിൽനിന്നും കേവലം വ്യത്യസ്തമായ ഒരു ലോകം സ്ഥിതിചെയ്യുന്നു ണ്ടെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നു. എനി, ഇൗ അദൃശ്യലോകത്തുവെച്ച് നടക്കുന്ന ചില സ്ഥിതികളെക്കുറിച്ച് മനിലാക്കാം:- അവന്റെ ആൾക്കാരെയും സമുദ്രത്തിൽ മുക്കിനശിപ്പിച്ചതിനെപ്പറ്റി പറഞ്ഞശേഷം, സൂറത്തുൽ (ഗാഫിർ) 46 ൽ അല്ലാഹു പറയുന്നു: (അവർ രാവിലെയും വൈകുന്നേരവും നരകത്തിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നു.) ഇൗ പ്രദർശിപ്പിക്കൽ ക്വിയാമത്തുനാളിലെ സംഭവമായിട്ടല്ല പറ ഞ്ഞിരിക്കുന്നത്.കാരണം, അതേ ആയത്തിൽതന്നെ തുടർന്നുകൊണ്ട് ഇപ്രകാരം പറ യുന്നു: "അന്ത്യനാൾ, സംഭവിക്കുമ്പോൾ, ആൾക്കാരെ അതികഠിനമായ ശിക്ഷ യിൽ പ്രവേശിപ്പിക്കുവിൻ എന്ന് കൽപനയുണ്ടാകും.' അപ്പോൾ, സമുദ്രത്തിൽ മുങ്ങിനശിച്ചതിനുശേഷം ക്വിയാമത്തുനാ ളിനുമുമ്പായി ആൾക്കാർക്ക് ചില പ്രത്യേക ശിക്ഷാനുഭവങ്ങൾ ഉണ്ടെന്നും, അത് അവരുടെ പ്രവർത്തനങ്ങളുടെ യഥാർത്ഥ പ്രതിഫലമാകുന്ന നരകശിക്ഷയല്ലെന്നും ഇതിൽനിന്ന് വ്യക്തമാണ്. ഇൗ വാസ്തവം നബി ˜ ഒരു ഹദീഥിൽ കൂടുതൽ വ്യക്ത ( ) ക്വബ്റുകളിൽവെച്ച് അനുഭവപ്പെടുന്ന സുഖദുഃഖങ്ങൾ ഒരു തരത്തിൽ കർമ ഫലം തന്നെയാണെങ്കിലും, കർമങ്ങളുടെ യഥാർത്ഥ ഫലമല്ല അവ. ഇതിനെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്. ( ) ( ) വിചാരണക്കായി ഒരുമിച്ചുകൂട്ടുന്നതിന്മുമ്പ്. വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ മായി പ്രസ്താവിച്ചിരിക്കുന്നത് കാണുക: നബി ˜ പ്രസ്താവിച്ചതായി (റ) ഉദ്ധരിക്കുന്നു: "നിങ്ങൾ ഒരാൾ മരണ പ്പെട്ടാൽ, രാവിലെയും വൈകുന്നേരവും അവന്റെ പ്രദർ ശിപ്പിക്കപ്പെടും. അവൻ സ്വ ർഗക്കാരനാണെങ്കിൽ സ്വർഗക്കാരിൽനിന്നും, അവൻ നരക ക്കാരനാണെങ്കിൽ നരകക്കാരിൽനിന്നുമായിരിക്കും പ്രദർശിപ്പിക്കപ്പെടുക. "ക്വിയാമത്തു നാളിൽ അല്ലാഹു നിന്നെ എഴുന്നേൽപിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്ന് അവനോട് പറയപ്പെടുകയും ചെയ്യും.' (ബു; മു.) ക്വബ്റുകളിൽവെച്ച് അനുഭവപ്പെടുന്ന പല സ്ഥിതിഗതികളെക്കുറിച്ചും പ്രസ്താവി ച്ചിട്ടുള്ള ധാരാളം ഹദീഥുകൾ ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണത്തിനുമാത്രം ചിലത് ഇവിടെ ഉദ്ധരിക്കാം: 1) നബി ˜ പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: "മനുഷ്യൻ ക്വബ്റിൽ വെക്ക പ്പെടുകയും, അവന്റെ ആൾക്കാർ തിരിഞ്ഞുപോകുകയും ചെരു പ്പിന്റെ ശബ്ദം അവൻ കേൾക്കുന്നുണ്ടായിരിക്കും (അത് അടുത്ത സമയം) -അവന്റെ അടുക്കൽ രണ്ട് മലക്കുകൾ വരും. അവർ അവനെ ഇരുത്തി അവനോട് ചോദിക്കും: "ഇൗ മുഹമ്മദിനെക്കുറിച്ച് നീ എന്ത് പറഞ്ഞിരുന്നു?' അപ്പോൾ സത്യവിശ്വാസി പറയും: "അദ്ദേഹം അല്ലാഹുവിന്റെ അടിയാനും റസൂലുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു' അവനോട് പറയപ്പെടും: "നരകത്തിൽ നിന്ന് നിനക്കുള്ള (നി നക്ക് ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്ക് നോക്കൂ! ഇതാ, അല്ലാഹു നിനക്ക് അതി നുപകരം സ്വർഗത്തിൽനിന്ന് ഇരിപ്പിടം തന്നിരിക്കുന്നു.' അങ്ങനെ, അവൻ അത് രണ്ടും (സ്വർഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങൾ) കാണും. എന്നാൽ, കപടവിശ്വാ സിയും അവിശ്വാസിയുമാകട്ടെ, അവനോട് ചോദിക്കപ്പെടും: "നീ ഇൗ മനുഷ്യനെപ്പറ്റി എന്ത് പറഞ്ഞിരുന്നു?' അവൻ പറയും: "എനിക്കറിഞ്ഞുകൂടാ! ആളുകൾ പറയുംപ്രകാരം ഞാനും പറഞ്ഞിരുന്നു.' അവനോട് പറയപ്പെടും: "നീ അറിഞ്ഞതുമില്ല, പിൻപറ്റിയതുമി ല്ല.' അവൻ ഇരുമ്പിന്റെ ചുറ്റികകളാൽ അടിക്കപ്പെടും. അവൻ വമ്പിച്ച അട്ടഹാസം അട്ട ഹസിക്കും ഇരുസമുദായങ്ങൾ (മനുഷ്യരും ജിന്നുകളും) അല്ലാത്തവരെല്ലാം അത് കേൾക്കുന്നതാണ്. (ബു; മു.) (2, 3) നബി ˜ പറഞ്ഞതായി അബൂഹുറയ്റഃ (റ) പറയുന്നു: "നിങ്ങളൊരാൾ (നമ സ്കാരത്തിൽ) അവസാനത്തെ "തശഹ്ഹുദി'ൽ ("അത്തഹിയ്യാത്തി')ൽ നിന്ന് വിരമി ച്ചാൽ, അവൻ നാല് കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് രക്ഷ തേടിക്കൊള്ളട്ടെ; നര കശിക്ഷയിൽ നിന്നും, ക്വബ്ർ ശിക്ഷയിൽനിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തിൽ നിന്നും, ദജ്ജാലിന്റെ കെടുതിയിൽ നിന്നും.' (മു.) നബി ˜ നമസ്കാര ത്തിൽ (അല്ലാഹുവേ, നിന്നോട് ഞാൻ ക്വബ്റിലെ ശിക്ഷയിൽനിന്ന് രക്ഷതേടുന്നു) എന്ന് തുടങ്ങിയ പ്രാർത്ഥന ചെയ്യാറുണ്ടായിരുന്നതായി (റ) നിവേദനം ചെയ്യുന്നു. (ബു; മു.) ഇതനുസരിച്ചാണ് മുസ്ലിംകൾ ഇൗ അത്തഹിയ്യാത്തിൽ നിത്യവും ചൊല്ലിവരുന്നതും. ( ) ക്വബ്റുകളിൽ വെച്ച് സജ്ജന ങ്ങൾക്ക് സുഖപ്രദമായ ചില അനുഭവങ്ങളും, ദുർജ്ജനങ്ങൾക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും ഉണ്ടാകുമെന്ന് ഇപ്പോൾ ഹദീഥുകൊണ്ടും ശരിക്കും വ്യക്തമായല്ലോ. വിശദീകരണത്തിന് ഇവിടെ ഉദ്ദേശിക്കുന്നില്ല. ( ) എന്നാൽ, ക്വബ്റിലെ ശിക്ഷയെ നിഷേധിക്കുന്നവരിൽ ചിലർപോലും- 8 വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ ഓരോരുവനും ചെയ്ത കർമങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നത് അവരവരുടെ വിചാരണ കഴിഞ്ഞശേഷം സ്വർഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നതുമുതൽക്കാണല്ലോ. എന്നിരിക്കെ, ക്വബ്റുകളിൽവെച്ച് ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ്? എന്നി ങ്ങനെ വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തിൽ പരലോകത്തുവെച്ച് നൽകപ്പെടുന്ന രക്ഷാശിക്ഷകൾതന്നെയാണ് കർമങ്ങളുടെ യഥാർത്ഥ പ്രതിഫലങ്ങൾ. അതിനുമുമ്പുണ്ടാ കുന്ന സുഖദുഃഖങ്ങളെല്ലാം ഓരോരുത്തന്റെയും കർമങ്ങൾക്കനുസരിച്ച് അവരവരിൽ പ്രത്യ ക്ഷപ്പെടുന്ന ചില അനന്തരഫലങ്ങൾ മാത്രമാകുന്നു. ഒരു ഉദാഹരണം മൂലം ഇത് മനി ലാക്കാം. ഒരു കൊലക്കേസിൽ പിടിക്കപ്പെട്ട പ്രതികുറ്റക്കാരനാണെന്ന് കോടതി വിധിച്ചശേ ഷമേ അവന് കൊലക്കുറ്റത്തിന് നിയമപ്രകാരമുള്ള യഥാർത്ഥ പ്രതിഫലം അഥവാ ശിക്ഷനൽകപ്പെടാറുള്ളൂ. എങ്കിലും, പ്രഥമ വീക്ഷണത്തിൽ അവന്റെമേൽ കൊലക്കുറ്റം ചുമത്തപ്പെ ട്ടത് മുതൽ -അവൻ കുറ്റക്കാരനാണെന്നോ അല്ലെന്നോ കോടതി തീരുമാനിക്കുന്നതുവരെ യുള്ള ഒരു കൊലയാളിയെപ്പോലെ ഗണിക്കപ്പെടുകയും, കുറ്റക്കാര നെന്ന നിലക്ക് അവനോട് പെരുമാറപ്പെടുകയും ചെയ്യുമല്ലോ. പ്രത്യക്ഷത്തിൽ അവനൊരു കൊലയാളിയാണെന്നതാണ് ഇതിന് കാരണം. എന്നാൽ, ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരു കൊലക്കുറ്റം ചുമത്തപ്പെട്ട ആൾ ഒരുപക്ഷേ നിരപരാധിയാണെന്നായിരിക്കും കോടതിയുടെ വിധി. അതോടുകൂടി അവൻ വിട്ടയക്കപ്പെടുകയും ചെയ്യും. മരണപ്പെട്ടവ രുടെ കാര്യം അങ്ങനെയല്ല. യഥാർത്ഥത്തിൽ കുറ്റവാളികൾക്ക് മാത്രമേ ശിക്ഷാപരമായ അനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ. ഇങ്ങനെയുള്ളവരെക്കുറിച്ച് അല്ലാഹുവിന്റെ കോടതി യിൽ അവർ നിരപരാധികളായി തെളിയിക്കപ്പെടുമെന്നോ വിധിയുണ്ടാകുമെന്നോ പ്രതീ ക്ഷിക്കുവാനുമില്ല. അവിടെ എല്ലാ കാര്യവും യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നടക്കുക. ക്വബ്റുകളിൽവെച്ച് മാത്രമല്ല അതിനുമുമ്പുതന്നെമരണപ്പെടുന്ന അവസരത്തിലും, പിന്നീട് ക്വബ്റുകളിൽനിന്ന് എഴുന്നേറ്റ് മഹ്ശറിലേക്ക് വരുമ്പോഴും, വിചാരണവേളയിലും, വിചാരണ കഴിഞ്ഞ് നരകത്തിലേക്ക് വിവിധ തരത്തിലുള്ള കഷ്ടപ്പാടുകൾ കുറ്റവാളികൾ അനുഭവിക്കുന്നതാ ണെന്നും പല പ്രസ്താവനകളിലും കാണാവുന്നതാണ്. (8 : 50; 32 : 12; : 41; 20 : 102; 37 : 24; 41 : 31; 27 : 89 മുതലായവ) എന്നിരിക്കെ ക്വബ്റിലെ അനുഭവത്തെ സംബന്ധിച്ച് മാത്രം ഇൗ സംശയത്തിന് അവകാശമില്ല. ക്വബ്റിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവർക്ക് അതിനുള്ള പ്രധാന ന്യായം ഇതാണ്: ക്വബ്റുകൾ തുറന്നുനോക്കിയാൽ അവിടെ ശിക്ഷകളോ മറ്റുവല്ലതുമോ നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ജഡമാണെങ്കിൽ നശിച്ചുപോകുന്നു. ആത്മാവും എങ്ങോ പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാൻ അവിടെ ആരാണുള്ളത്?! ആ ന്യായം കേൾക്കുമ്പോൾ ചില സാധാരണക്കാരും സംശയത്തിന് വിധേയരാകും. ബാഹ്യ ലോകവും യാഥാർത്ഥ്യലോകവും തമ്മിലും, ഭൗതിലോകവും ആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അൽപമെങ്കിലും ആലോചിക്കുന്നപക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയിൽ കുറ്റവാളികളുടെ അടുക്കൽ മലക്കുകൾ വന്ന് നിങ്ങളുടെ ആത്മാ ക്കളെ പുറത്താക്കുവിൻ എന്ന് പറയുമെന്നും, അവരുടെ മുഖത്തും, പിൻപുറത്തും അടി ക്കുമെന്നും മറ്റും അല്ലാഹു പറയുന്നു. (6: 93; 8: 50 മുതലായവ നോക്കുക.) കുറ്റവാളി കൾ തങ്ങളെ ഒന്നുകൂടി ഐഹികജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാൻ മരണവേള 7 അറിഞ്ഞോ അറിയാതെയോനമസ്കാരത്തിൽ ഈ ചെയ്യുന്നതും, ചിലർ നമ സ്കാരത്തിന്റെ രൂപം വിവരിക്കുന്ന കൂട്ടത്തിൽ ഈ ഉൾപ്പെടുത്തുന്നതും കാണു മ്പോൾ ആശ്ചര്യം തോന്നുന്നു. വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ യിൽ അപേക്ഷിക്കുമെന്നും പറയുന്നു. (23 : ഉം മറ്റും കാണുക) മരണം നമ്മുടെ മുന്നിൽ വെച്ച് തന്നെ സംഭവിക്കുകയും കുറെക്കാലം ആ ജഡം നാം കണ്ണുതെറ്റാതെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്താലും ഇതെല്ലാം നമുക്ക് കാണുവാൻ കഴി യുമോ? കേവലം ഉപമകളും അലങ്കാരപ്രയോഗങ്ങളുമാക്കിക്കൊണ്ട് ദുർവ്യാഖ്യാനം ചെയ്യാൻ ആരെങ്കിലും മുതിരുന്നപക്ഷം അയാൾ യഥാർത്ഥത്തിൽ വിശ്വ സിക്കുന്നില്ലെന്നേ പറയുവാനുള്ളൂ. വിശ്വസിക്കാത്തവരെക്കുറിച്ച് ഇവിടെ നാം സംസാരിക്കുന്നുമില്ല. ക്വബ്റിലെ അനുഭവങ്ങളെക്കുറിച്ച് മാത്രമല്ല, നമ്മുടെ അനുമാനങ്ങൾക്കും ഇൗ ഐഹി കലോകത്തെ സാധാരണ നടപടി ക്രമങ്ങൾക്കും എതിരായി ഹദീഥിലും വന്നിട്ടുള്ള പല കാര്യങ്ങളെക്കുറിച്ചും വളരെ ഗഹനങ്ങളായ ചർച്ചകൾ നടത്തുകയും വിവ രിക്കുകയും ചെയ്തിട്ടുള്ള രണ്ട് പണ്ഡിതവര്യൻമാരാണ് ഇമാം ഗാലി (റ)യും, അല്ലാമാ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയും (റ). ഇൗ രണ്ട് മഹാൻമാരും കേവലം മതപണ്ഡിതൻമാർ മാത്രമല്ല, ദാർശനിക പ്രമുഖൻമാർ കൂടിയാണ്. ഇവരുടെ ചില പ്രസ്താവനകൾ ഇവിടെ ഉദ്ധരിക്കുന്നത്ക്വബ്റിലെ അനുഭവങ്ങളെക്കുറിച്ച് നമുക്ക് യാഥാർത്ഥ്യം ഗ്രഹിക്കുവാൻ പ്രയാസമുള്ള മറ്റ് പലതിനെക്കുറിച്ചും മനിലാക്കുവാൻ വളരെ പ്രയോജനകരമായിരിക്കും." ഇസ്ലാം യുക്തിരഹസ്യങ്ങൾ' ( ) എന്ന വിഷയത്തിൽ രചിക്കപ്പെട്ട ഒരു നിസ്തുല മഹൽ ഗ്രമ്ലമത്രെ ശാഹ് വലിയ്യുല്ലാ ഹിയുടെ "ഹുജ്ജത്തുല്ലാഹിൽ ബാലിഗഃ' ( ) ഇൗ ഭൗതിക ലോകപ്രകൃതി ക്കും, അതിലെ നടപടിക്രമങ്ങൾക്കും നിരക്കാത്ത പല യാഥാർത്ഥ്യങ്ങളും ഉൾക്കൊ ള്ളുന്ന ഒരു അഭൗതികലോകത്തെക്കുറിച്ച് ഹദീഥിലും വന്നിട്ടുള്ള പല തെളിവുകളും, ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കുന്ന മദ്ധ്യേ അതിൽ അദ്ദേഹം ചെയ്തിട്ടുള്ള സ്വൽപം ദീർഘമായ ഒരു പ്രസ്താവനയുടെ ചുരുക്കം താഴെ ചേർക്കാം. ഇൗ വിഷയത്തിൽ ഇമാം ഗാലി (റ)യുടെ വാചകങ്ങളും അതിലദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇൗ രണ്ട് മഹാൻമാരുടെയും അഭിപ്രായം നമുക്ക് ഒന്നിച്ച് കാണുവാൻ സാധിക്കും. മർയം (അ)ന്റെ അടുക്കൽ മനുഷ്യരൂപത്തിൽ മലക്ക് ചെന്നത്, ക്വബ്റിൽവെച്ച് മല ക്കുകൾ ചോദ്യം ചെയ്യുന്നത്, മരണപ്പെട്ടവർ അട്ടഹസിക്കുന്നത്, അവനെ പാമ്പ് കൊത്തു ന്നത്, നബി ˜ യുടെ അടുക്കൽ മലക്ക് വന്നുപോകുമ്പോൾ സ്വഹാബികൾക്ക് അത് കാണാൻ കഴിയാത്തത്, നബി ˜ യുടെ എന്ന രാവുയാത്രയിലെ ചില സംഭ വങ്ങൾ, നമസ്കാരം, മുതലായ കർമങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ ചെല്ലുന്നത് എന്നി ങ്ങനെ ഹദീഥിലും കാണപ്പെടുന്ന പലതിനെയും ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറയുകയാണ്:- "ഇങ്ങനെയുള്ള വിഷയങ്ങളിൽ ചിന്തിച്ചുനോക്കുന്നവർ മൂന്നിൽ ഒരു തരക്കാരായിരിക്കും: 1) ഒന്നുകിൽ അവയുടെ ബാഹ്യമായ സ്വഭാവത്തിൽ തന്നെ നേർക്കുനേരെ സമ്മതി ക്കുക. അപ്പോൾ, നാം മേൽപറഞ്ഞ തരത്തിലുള്ള ഒരു ലോകം ഉണ്ടെന്ന് സമ്മതിക്കേ ണ്ടിവരും. ഹദീഥ് പണ്ഡിതൻമാരുടെ ചട്ടം അതാണ്. ഇതിനെപ്പറ്റി സുയൂത്വി (റ) ഉണർ ത്തിയിട്ടുണ്ട്. ഇതാണ് ഞാൻ പറയുന്നതും, ഞാൻ അഭിപ്രായപ്പെടുന്നതും. 2) അല്ലെങ്കിൽ, വെളിയിൽ അവയ്ക്ക് യാഥാർത്ഥ്യമൊന്നും ഇല്ലെങ്കിലും അവ അനു ഭവപ്പെടുന്നതിന്റെ അനുഭവത്തിലും കാഴ്ചയിലും അങ്ങനെ രൂപാന്തരപ്പെട്ട് കാണുക വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ യാണെന്ന് ( ) വെക്കുക. (ആകാശം ഒരു വ്യക്തമായ പുകയും കൊണ്ടുവരുന്ന ദിവസം) എന്ന് അല്ലാഹു (സൂ: ദുഖാനിൽ) പ്രസ്താവിച്ചതിനെപ്പറ്റി ഇബ്നു (റ) പറയുന്നത് ഇതുപോലെയാണ്. അറബികൾക്ക് ഒരു ക്ഷാമം പിടി പെട്ടപ്പോൾ വിശപ്പ് നിമിത്തം ആകാശത്തേക്ക് നോക്കുമ്പോൾ അവർക്ക് പുക മൂടിയ തായി തോന്നിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 3) അതുമല്ലെങ്കിൽ, ചില വസ്തുക്കളെ മനിലാക്കിക്കൊടുക്കുവാൻ വേണ്ടി ഉപമാ രൂപത്തിൽ പറയപ്പെട്ടതാണ് അവ എന്ന് വെക്കുക. ഇൗ മൂന്നാമത്തെ നിലപാട് കൊണ്ട് തൃപ്തി അടയുന്നവരെ സത്യത്തിന്റെ പക്ഷക്കാരായി ഞാൻ വിചാരിക്കുന്നില്ല.' ( ) അദ്ദേഹം തുടരുന്നു: "ഇമാംഗാലി (റ) ക്വബ്റിലെ ശിക്ഷയുടെ കാര്യത്തിൽ മേൽപ റഞ്ഞ മൂന്ന് നിലപാടുകളെ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇങ്ങനെയുള്ള ഹദീഥു കൾക്ക് ശരിയായ ബാഹ്യസാരങ്ങളും ഗൂഢമായ അന്തസാരങ്ങളും ഉണ്ട്. ഉൾക്കാഴ്ചയുള്ള വർക്ക് അവ വ്യക്തങ്ങളായിരിക്കും. അവയുടെ യാഥാർത്ഥ്യങ്ങൾ മനിലാകാത്തവർക്ക് അവ യുടെ ബാഹ്യസാരങ്ങളെ നിഷേധിക്കുവാൻ പാടില്ല. പക്ഷേ, സത്യവിശ്വാസത്തിന്റെ ഏറ്റവും കുറഞ്ഞ പടി അവ സമ്മതിക്കലും, സത്യമെന്ന് വിശ്വസിക്കലുമാകുന്നു. "അവിശ്വാസിയായ മനുഷ്യനെ അവന്റെ ക്വബ്റിൽവെച്ച് നാം കുറേക്കാലം വീക്ഷിച്ചുകൊണ്ടിരുന്നാലും നാം ഒന്നും കാണുകയില്ലല്ലോ. എന്നിരിക്കെ, പിന്നെയെങ്ങനെയാണത് സത്യമെന്ന് വെക്കുക' എന്ന് വല്ലവരും പറഞ്ഞേക്കുന്നപക്ഷം, നീ അറിഞ്ഞുകൊള്ളുക: ഇത് സത്യമാണെന്ന് സ്വീകരിക്കുന്നതിൽ നിനക്ക് മൂന്ന് നിലപാടുകൾ ഉണ്ടായിരിക്കാവുന്നതാണ്:- കൂടുതൽ വ്യക്തവും, ശരിയും, യെല്ലാം യഥാർത്ഥം തന്നെയാണെന്ന് നീ വിശ്വസിക്കുകയാകുന്നു. (ക്വബ്റിൽവെച്ച്) മരി ച്ചവനെ പാമ്പുകൊത്തുന്നു; പക്ഷേ ഇൗ കണ്ണ് അത് കാണാൻ പറ്റിയതല്ല; അതെല്ലാം അദൃശ്യ ലോകവുമായി ബന്ധപ്പെട്ടതാണ് എന്ന് വെക്കുക. ജിബ്രീൽ (അ) വന്നിരുന്നുവെ ന്നും, അദ്ദേഹത്തെ നബി ˜ കണ്ടിരുന്നുവെന്നും സ്വഹാബികൾ വിശ്വസിച്ചിരുന്നുവല്ലോ, അതിൽ നിനക്ക് വിശ്വാസമില്ലെങ്കിൽ, ആദ്യമായി നീ മലക്കുകളിലും വഹ്യിലും വിശ്വസിച്ചു കൊണ്ട് നിന്റെ ഇൗമാന്റെ മൗലികവശം ശരിപ്പെടുത്തുകയാണ് വേണ്ടത്. അതല്ല, നീയത് വിശ്വസിക്കുകയും, സമുദായത്തിന് കാണാൻ കഴിയാത്തത് നബി ˜ കാണാമെന്ന് വെക്കു കയാണ് ചെയ്യുന്നതെങ്കിൽ, എന്തുകൊണ്ട് മരിച്ചവരിലും അങ്ങനെ പാടില്ല?! മലക്കുകൾ മനുഷ്യരോടും, മറ്റ് ജീവികളോടും സാമ്യമില്ലാത്തതുപോലെത്തന്നെ, ക്വബ്റുകളിൽവെച്ച് മരിച്ചവരെ കടിക്കുന്ന പാമ്പും, തേളും ഇൗ ലോകത്തുള്ള പാമ്പും തേളുമായി സാമ്യമില്ല. അത് മറ്റൊരു വർഗത്തിൽപ്പെട്ടതും, (ഇൗ ബാഹ്യേന്ദ്രിയങ്ങളല്ലാത്ത) മറ്റൊരു ഗ്രഹണശ ക്തികൊണ്ട് അറിയേണ്ടതുമാകുന്നു.' "രണ്ടാമത്തേത്, ഉറങ്ങുന്നവന്റെ സ്ഥിതി ഓർക്കുകയാണ്. സ്വപ്നത്തിൽ പാമ്പ് കടിക്കുന്ന തായി അവൻ കാണുന്നു. വേദനയനുഭവിക്കുന്നു. ചിലപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കുക യും, വിയർക്കുകയും, എഴുന്നേൽക്കുകയും ചെയ്യും. നീയാണെങ്കിൽ, അവൻ ശാന്തമായി ഉറ ങ്ങുന്നതായേ കാണുന്നുള്ളൂ. പാമ്പിനെയൊ മറ്റോ നീ കാണുന്നില്ല. എങ്കിലും ഉറങ്ങുന്ന ( ) സ്വപ്നത്തിലും, രോഗംകൊണ്ടോ മറ്റോ ഉണ്ടാകുന്ന അബോധാവസ്ഥയിലും കാണുന്ന അനുഭവങ്ങൾ ഏതാണ്ട് ഈ തരത്തിൽപെട്ടതാണ്. കണ്ണാടി, സിനിമ, ടെലി വിഷൻ മുതലായവയിലെ ദൃശ്യങ്ങളും വേണമെങ്കിൽ ഉദാഹരണമായെടുക്കാം. ( ) ഈ മൂന്നിലും പെടാത്തവർ തനി നിഷേധികളുമായിരിക്കും. വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ വൻ അത് കാണുകയും, വേദനയും ശിക്ഷയും അനുഭവിക്കുകയും ചെയ്യുന്നു. അപ്പോൾ കാഴ്ചയിലുള്ള പാമ്പും മായയിലുള്ള പാമ്പും തമ്മിൽ അവനെ സംബന്ധിച്ചിടത്തോളം വ്യത്യാ സമില്ലല്ലോ.' "മൂന്നാമത്തേത് ഇതാണ്: വാസ്തവത്തിൽ പാമ്പിന്റെ ദേഹമല്ല നിന്നെ ഉപദ്രവിക്കു ന്നത്. അതിന്റെ വിഷവുമല്ല. വിഷംനിമിത്തം നിന്നിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് നിനക്ക് ഉപദ്രവമായിത്തീരുന്നത്. അപ്പോൾ വിഷം തീണ്ടാതെത്തന്നെ അതേ മാറ്റങ്ങൾ നിനക്ക് അനുഭവപ്പെട്ടാലും പാമ്പിനെകൊണ്ടുണ്ടാകുന്ന ഉപദ്രവവും ശിക്ഷയും നിനക്ക് അനുഭവപ്പെടുമല്ലോ. ഇങ്ങനെയുള്ള ശിക്ഷകളെപ്പറ്റി പറയുമ്പോൾ, അതിന് സാധാരണ കാരണമാകാറുള്ള സംഗതികളോട് ബന്ധിപ്പിച്ച് പറഞ്ഞതല്ലാതെ അതിനെ നിർവ്വചി ക്കുക സാധ്യമല്ല. ഒരു കാരണത്താൽ സിദ്ധിക്കാറുള്ള സുഖാനുഭവം ആ കാരണം സിദ്ധി ച്ചാലും അതിനെ ആ കാരണത്തോട് ബന്ധപ്പെടുത്തിയേ പറയുവാൻ സാധിക്കുകയു ള്ളൂ. കാരണമല്ല അവിടെ ഉദ്ദേശ്യം. അതുകൊണ്ട് സിദ്ധിക്കുന്ന ഫലമാണ്. ഇങ്ങനെ യുള്ള ചില വിഷമാവസ്ഥകൾ മരണപ്പെട്ടവന് അനുഭവപ്പെടുകയും, പാമ്പ് കൂടാതെ ത്തന്നെ പാമ്പ് കടിക്കുന്നതുപോലെയുള്ള വേദന അവന് ഉണ്ടാക്കുകയും ചെയ്യുന്നു.' ധ ഉദ്ധരണി അവസാനിച്ചു പ ഇമാംഗാലി (റ) പാമ്പിനെപ്പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാകുന്നു. പാമ്പ് പോലെത്തന്നെ ഭയാനകമായ മറ്റ് പല വസ്തുക്കളെയും സ്വപ്നത്തിൽ കാണാറുള്ളത്. ഉറങ്ങുന്നവൻ, ഉണർച്ചയിൽ അവയെ കണ്ടാലുള്ളതുപോലെത്തന്നെ വിഷമിക്കു കയും ചെയ്യുന്നു. നേരെമറിച്ച് ആനന്ദകരമായ സ്വപ്നങ്ങളും, ഉറങ്ങുന്നവനിൽ അവ നിമിത്തം പ്രത്യക്ഷപ്പെടുന്ന ചില പ്രകടനങ്ങളും നമുക്ക് സുപരിചിതമാണല്ലോ. ഉറങ്ങിക്കിടക്കു മ്പോൾ പെട്ടെന്ന് പരിഭ്രമത്തോടെ എഴുന്നേറ്റ് തലയണയോ, കയ്യിൽകിട്ടിയ മറ്റ് സാധ നമോ എടുത്ത് "പാമ്പ്! പാമ്പ്!' എന്ന് ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് അവിടവിടെ അടി ക്കുകയും, പിന്നീട് പാമ്പിനെ അടിച്ചുകൊന്നുവെന്ന ഭാവേന വീണ്ടും പോയി കിടക്കു കയും ചെയ്തിരുന്ന ഒരു സ്നേഹിതനെ നമുക്ക് നേരിൽ പരിചയമുണ്ട്. ഉറക്കത്തിലല്ലാ തെത്തന്നെ, ഏതെങ്കിലും ചില രോഗങ്ങൾ കാരണമായി ചിലർക്ക് ആശ്ചര്യകരമോ, സന്തോഷകരമോ ആയ ചില അനുഭവങ്ങളെക്കുറിച്ച് ഓർമയുള്ളവരും ഇല്ലാത്തവരും ഉണ്ടാകാറുണ്ട്. നമ്മുടെ ബാഹ്യേന്ദ്രിയങ്ങൾക്കതീതമായി എന്തൊക്കെയോ ചില യാഥാർ ത്ഥ്യങ്ങൾ നടമാടിക്കൊണ്ടിരിക്കുന്നുവെന്നും, നമ്മുടെ അറിവിനപ്പുറം പലതും സംഭവി ക്കാൻ സാധ്യതയുണ്ടെന്നും ഇതിൽ നിന്നൊക്കെ സത്യാന്വേഷികൾക്ക് മനിലാക്കാം. എന്നല്ലാതെ, തർക്ക ശാസ്ത്രത്തിന്റെയോ, ഭൗതിക ശാസ്ത്രങ്ങളുടെയോ അടിസ്ഥാന ത്തിൽ നിർവ്വചിക്കപ്പെടാവുന്നതല്ല ഇത്തരം സംഗതികൾ. എനി, ക്വബ്റിലെ അനുഭവങ്ങളെ നിഷേധിക്കുന്നവൻ, തങ്ങൾക്കനുകൂലമായി ക്വുർ ആനിൽനിന്ന് ചൂണ്ടിക്കാട്ടാറുള്ള ഒന്നുരണ്ട് തെളിവുകളെക്കുറിച്ചാണ് രണ്ട് വാക്ക് പറ യുവാനുള്ളത്. രണ്ടും പരലോകത്തുവെച്ച് അവിശ്വാസികൾ പറയുന്ന ചില വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്താനും. 1) സൂ: യാസീനിലെ 52-ാം വചനത്തിൽ, പുനരുത്ഥാനസമയത്ത് അവിശ്വാസികൾ പറയുന്നതായി അല്ലാഹു ഉദ്ധരിച്ച വാക്യമാണ് (ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങൾ ഉറങ്ങുന്നിടത്തുനിന്ന് ഞങ്ങളെ എഴുന്നേൽപിച്ചത്?!) എന്നത്രെ അത.് മരണപ്പെട്ടവർ പുനരുത്ഥാനദിവസംവരെ സുഖമോ ദുഃഖമോ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, അതിനാൽ ക്വബ്റുകളിൽ "തല്ലും കുത്തും' (ശി വ്യാഖ്യാനക്കുറിപ്പ് ക്വബ്റിലെ സ്ഥിതിഗതികൾ ക്ഷാനുഭവങ്ങൾ) ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പരിഹാസപൂർവ്വം പറയാറുണ്ട്. മേലുദ്ധരിച്ചതുപോലുള്ള വചനങ്ങളുടെനേരെ മൗനം അവലം ബിക്കുകയും, ഹദീഥുകളെ അവഗണിച്ച് പുറംതള്ളുകയുമാണവർ ചെയ്യുന്നത്. യഥാർത്ഥ ത്തിൽ അവർ ഉറക്കിലായിരുന്നാൽപോലും, പാപികൾക്ക് "തല്ലും കുത്തും' മറ്റ് പലതും അനുഭവപ്പെടാമെന്നും, സൽക്കർമികളായുള്ളവർക്ക് സുഖകരമായ അനുഭവങ്ങളും ഉണ്ടാ കുമെന്നും മേൽവിവരിച്ചതിൽ നിന്ന് വ്യക്തമായല്ലോ. വാസ്തവത്തിൽ മരണത്തോടു കൂടി ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞുപോകുകയും, അതിൽനിന്ന് വ്യത്യസ്ത മായതും, ഇവിടെ നടപ്പില്ലാത്ത പലതും നടക്കുന്ന ഒരു ലോകമാണത്. "ഞങ്ങൾ ഉറങ്ങു ന്നിടം' എന്ന് അവിശ്വാസികൾ പറയുവാനുള്ള കാരണവും, ആ വാക്കിന്റെ ശരി യായ ഉദ്ദേശ്യവും നാം യഥാസ്ഥാനത്തുവെച്ച് വിവരിച്ചിട്ടുണ്ട്. ഇവിടെ അത് ആവർത്തി ക്കുന്നില്ല. 2) പുനരുത്ഥാനദിവസത്തിലെ അത്യധികമായ ഭയവും, പരിഭ്രമവും നിമിത്തം അതി നുമുമ്പ് തങ്ങൾ ഏറെക്കാലം കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് അവിശ്വാസികൾക്ക് പറയുവാൻ സാധി ക്കുകയില്ലെന്ന് കാണിക്കുന്ന ആയത്തുകളാണ്. (സൂ: 112, 113 പോലെയുള്ള ആയ ത്തുകൾ.) അവർക്ക് അതറിയാതിരിക്കാൻ കാരണം അവർ മരണം മുതൽ അതുവരെ ഉറങ്ങി ക്കിടക്കുകയായിരുന്നതുകൊണ്ടാണെന്ന് ഇവർ പറയുന്നു. ഇവരുടെ ഈ വാദം തീരെ വാസ്തവവിരുദ്ധമാണെന്നും, ആ ആയത്തുകളുടെ യഥാർത്ഥത്തിലുള്ള ഉദ്ദേശ്യം എന്താ ണെന്നും സൂ: ശേഷമുള്ള രണ്ടാം വ്യാഖ്യാനക്കുറിപ്പിലും നാം കാര്യകാര ണസഹിതം വിവരിച്ചിരിക്കുന്നു. അതുകൊണ്ട് ഇവിടെ അതിനെപ്പറ്റിയും കൂടുതലൊന്നും പറയേണ്ടതില്ല. നബി ˜ നമസ്കാരങ്ങളിൽ ചെയ്യാറുണ്ടായിരുന്നതുപോലെനമ്മോടും അങ്ങനെ ചെയ്യാൻ അവിടുന്ന് ഉപദേശിച്ചിട്ടുമുണ്ട്നാമും ചെയ്യുക: യ്യലവ യ്യലവ (അല്ലാഹുവേ, ക്വബ്റിലെ ശിക്ഷയിൽ നിന്നും, നരകത്തിന്റെ ശിക്ഷയിൽനി ന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തിൽനിന്നും കള്ളവാദിയും സഞ്ചാ രിയുമായ ദജ്ജാലിന്റെ കുഴപ്പത്തിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.