Muhammad Amani Moulavi (d. 1987) · Surah 35 · 45 verses
35:1–6ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَـٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ يَزِيدُ فِي ٱلۡخَلۡقِ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
مَّا يَفۡتَحِ ٱللَّهُ لِلنَّاسِ مِن رَّحۡمَةٖ فَلَا مُمۡسِكَ لَهَاۖ وَمَا يُمۡسِكۡ فَلَا مُرۡسِلَ لَهُۥ مِنۢ بَعۡدِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
يَـٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ
Passage continues through verse 35:6.
ആമുഖം: സൂറതു ഫാത്വിർ സൂറത്തുൽ (മലക്കുകൾ) എന്നും ഇതിന് പേരുണ്ട്. മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 45 - വിഭാഗം 5 ഞ്ചണസ്ലമ പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ സർവ്വ സ്തുതിയും അല്ലാഹു വിനാകുന്നു. (അതായത്) ആകാശ ങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കർത്താവ്; മലക്കുകളെ ഈരണ്ടും മുമ്മൂന്നും നന്നാലും പക്ഷങ്ങൾ ധ ചിറ കുകൾ പ ഉള്ള ദൂതൻമാരാക്കിയിട്ടുള്ള വൻ: സൃഷ്ടിയിൽ അവൻ ഉദ്ദേശിക്കു ന്നത് അവൻ വർദ്ധിപ്പിക്കുന്നു. നിശ്ച യമായും, അല്ലാഹു എല്ലാ കാര്യ ത്തിനും കഴിവുള്ളവനാകുന്നു.
(1) സ്തുതി (യെല്ലാം) അല്ലാഹുവിനാണ് ആകാശങ്ങ ളുടെ സൃഷ്ടികർത്താവ് ഭൂമിയുടെയും മലക്കുകളെ ആക്കിയ വൻ ദൂതൻമാർ ചിറകു (പക്ഷം)കളുള്ള ഈരണ്ട് മുമ്മൂന്നും നന്നാലും അവൻ വർദ്ധിപ്പിക്കും സൃഷ്ടിയിൽ അവൻ ഉദ്ദേശിക്കുന്നത് നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും, വസ്തുവിനും കഴിവുള്ളവനാണ് (സ്തുതി അല്ലാഹുവിനാണ്) എന്ന വാക്യംകൊണ്ട് ആരംഭിക്കുന്ന സൂറത്തു കളിൽ അവസാനത്തെതാണിത്. സ്തുതികീർത്തനങ്ങളുടെ അർഹതയും, അവകാശവും അല്ലാഹുവിനാണെന്നും, സൃഷ്ടികളെല്ലാം അവന് സ്തുതികീർത്തനം ചെയ്യാൻ കട പ്പെ ട്ടവരാണെന്നും കാണിക്കുന്ന ചില ഗുണവിശേഷങ്ങളും ഈ വാക്യത്തെത്തുടർന്ന് ഓരോ സ്ഥലത്തും പറഞ്ഞിരിക്കുന്നത് കാണാം. അങ്ങനെയുള്ള രണ്ട് ഗുണവിശേഷ ങ്ങൾ ഇവിടെയും പറഞ്ഞിരിക്കുന്നു. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടികർത്താ ആകാശഭൂമികൾക്കും അവയിലടങ്ങിയ സർവ്വ ചരാചരങ്ങൾക്കും അത തിന്റെ പ്രകൃതം നൽകി നൂതനമായി സൃഷ്ടിച്ചുണ്ടാക്കിയ ഒന്നാമ ത്തേത്. പലതരത്തിലുള്ള മലക്കുകളെ ദൂതൻമാരാക്കി നിശ്ചയിച്ചവൻ എന്നത്രെ രണ്ടാ മത്തേത്. ആദ്യത്തേത് അവന്റെ നിർമാണമാഹാത്മ്യത്തെയും, ഒടുവിലത്തേത് അവന്റെ പരിപാലനപരിപാടികളിൽ ചിലതിനെയും കുറിക്കുന്നു. ഈരണ്ടും, മുമ്മൂന്നും, നന്നാലും ചിറകുകളുള്ളവർ എന്ന് പറഞ്ഞത് മലക്കുകളുടെ രൂപവ്യത്യാസത്തെയോ, സ്ഥാനപദവികളെയോ എടുത്തുകാട്ടിയതായിരിക്കാം. ഈ ചിറ കുകൾ എങ്ങനെയുള്ളവയാണെന്ന യാഥാർത്ഥ്യം നമുക്കറിയുവാൻ നിവൃത്തിയില്ല. നമ്മുടെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത ആത്മീയ ജീവികളാണല്ലോ മലക്കുകൾ. മലക്കു കൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന് നബി ˜ പ്രസ്താവിച്ചതായി മുസ്ലിമും, അഹ്മദും (റ) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുണ്ട്. എങ്കിലും, അല്ലാഹു ഉദ്ദേശി ക്കുമ്പോൾ, ചില പ്രത്യേക രൂപങ്ങളിലായി മനുഷ്യർക്ക് കാണത്തക്കവിധം മലക്കുകൾ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് ഹദീഥിൽനിന്നും മനിലാക്കാം. ഇബ്റാഹീം നബി (അ), ലൂത്വ് നബി (അ), മർയം (അ) എന്നിവരുടെ അടുക്കൽ ദൈവ ദൂതന്മാരായി മലക്കുകൾ ചെന്ന വിവരം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നബി തിരു മേനി ˜ ജിബ്രീൽ (അ)നെ കണ്ടിട്ടുള്ളതും പ്രസിദ്ധമാണ്. എന്നാൽ, മലക്കിന്റെ സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നപക്ഷം അത് മനുഷ്യപ്രകൃതിക്ക് താങ്ങാനാ വാത്ത കാഴ്ചയായിരിക്കും. നബി തിരുമേനി ˜ രണ്ട് പ്രാവശ്യം ജിബ്രീൽ (അ)നെ സാക്ഷാൽ രൂപത്തിൽ കണ്ടിട്ടുള്ളതായി ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്യ പ്പെട്ടിട്ടുണ്ട്. ഹിറാ ഗുഹയിൽവെച്ചുണ്ടായ ഒന്നാമത്തെ ആ കാഴ്ച വിവരിച്ചതിൽ, "ഞാൻ എന്നെപ്പറ്റി ഭയപ്പെട്ടുപോയി' ( ള്ളപ്പഥ ) എന്നും, രണ്ടാമത്തെ കാഴ്ചയുടെ വിവരണത്തിൽ "ഞാൻ പേടിച്ച് നടുങ്ങി നിലത്തേക്ക് വീഴാൻ പോയി' ( ന്റഷൾഴ ള്ളക്തങ ) എന്നും മറ്റും തിരുമേനി പ്രസ്താവിച്ചിരിക്കുന്നു. സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ഈ അവസരത്തിൽ ജിബ്രീൽ (അ)ന് നൂറ് ചിറകുകൾ ഉണ്ടായിരുന്നുവെന്ന് (റ) പ്രസ്താവിച്ചതായി മുസ്ലിം (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഉദരത്തിലും, രണ്ടും നാലും കാലുകളിലും നടക്കുന്ന ജീവിക ളെക്കുറിച്ച് പറഞ്ഞശേഷം സൂ: നൂർ 45 ൽ "അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടി ക്കുന്നു' ( ) എന്ന് പറഞ്ഞുവല്ലോ. അതുപോലെ, ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളെപ്പറ്റി പറഞ്ഞശേഷം "സൃഷ്ടിയിൽ അവൻ ഉദ്ദേശിക്കുന്നത് അവൻ വർദ്ധിപ്പിക്കുന്നു' ( ) എന്ന് ഇവിടെയും പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധേ യമാണ്. കൂടാതെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഉണർത്തി യിരിക്കുന്നു. മലക്കുകളിൽ ഈ മൂന്ന് തരക്കാർക്ക് പുറമെ വേറെയും പല തരക്കാരു ണ്ടാവാമെന്നും, ചിറകുകളുടെ ആധിക്യം അനുസരിച്ച് അവരുടെ പദവികളിലും വ്യത്യാ സമുണ്ടാവാമെന്നും ഇതിൽ നിന്ന് മനിലാക്കാം. മനുഷ്യന്റെ വിജയത്തിനും ആവശ്യമായ ദൈവിക സന്ദേ ശങ്ങളെ നബിമാർക്ക് അല്ലാഹു മലക്കുകൾ മുഖേന എത്തിച്ചുകൊടുക്കുന്നു. കൂടാതെ മറ്റുപല കാര്യങ്ങളും മലക്കുകൾ മുഖേന ലോകത്ത് നടത്തപ്പെടുന്നുണ്ടെന്ന് നിൽ പല പ്പോഴും കാണാറുള്ളതാണ്. മലക്കുകളെ ദൂതൻമാരാക്കുക എന്ന് പറഞ്ഞത് ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാകുന്നു. അല്ലാഹുവിന്റെ കൽപനയനുസരിച്ച് ഓരോ മലക്കും അവനവന്റെ കൃത്യം നിർവ്വഹിക്കുമെന്നല്ലാതെ, അല്ലാഹുവിന്റെ ഏതെങ്കിലും അധികാരാവകാശങ്ങളിൽ അവർക്ക് വല്ല പങ്കും ഉണ്ടെന്ന് ഇതിനർത്ഥമില്ല. അവർ അല്ലാ ഹുവിന്റെ ആദരിക്കപ്പെട്ട അടിയാൻമാർ മാത്രമാകുന്നു. അവൻ ( - ) അവരോട് എന്ത് കൽപിച്ചുവോ അതിന് അവർ എതിര് പ്രവർത്തിക്കുകയില്ല. അവരോട് കൽപിക്കപ്പെട്ടതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യും. ( ) സൂ: 26- 29 എന്നീ ആയ ത്തുകളും അവയുടെ വിവരണവും നോക്കുക. മതഗ്രമ്ലങ്ങളിൽ വിശ്വസിക്കാത്തവർ മലക്കുകളുടെ അസ്തിത്വം നിഷേധിക്കുക സ്വാഭാവികമാണ്. എന്നാൽ, മുസ്ലിം സമുദായത്തിനുള്ളിൽതന്നെ ചില "യുക്തി വാദി'കളുണ്ട്. മലക്കുകൾ എന്ന് പറപ്പെടുന്നത് വിദ്യുച്ഛക്തിപോലെയുള്ള എന്തോ ഒരു ശക്തിയായിരിക്കുമെന്നാണവരുടെ ധാരണയും, പ്രസ്താവനകളും. ധാരാളക്കണക്കിലുള്ള വചനങ്ങളുടെയും, നബിവചനങ്ങളുടെയും പരസ്യമായ നിഷേധമാണത്. അല്ലാമാ ഫരീദുവജ്ദീ പറഞ്ഞതുപോലെ, മലക്കുകളെ തങ്ങൾക്ക് കാണുവാൻ സാധി ച്ചിട്ടില്ല എന്നല്ലാതെ, അവർക്ക് യാതൊരു തെളിവും അതിനില്ല. മനുഷ്യരിൽവെച്ച് ഏറ്റവും സത്യവാൻമാരും, ചിന്തകൻമാരും, ബുദ്ധിമാൻമാരുമാണെന്ന് സമ്മതിക്കപ്പെട്ട പ്രവാച കൻമാരും, പുണ്യാത്മാക്കളായ ചില മഹാൻമാരും മലക്കുകളെ കണ്ടിട്ടുണ്ട്താനും. ഇവർ മുഖാന്തരമാണ് സൻമാർഗത്തിന്റെ ആധാരങ്ങൾ നമുക്ക് ലഭിച്ചിരിക്കുന്നതും. എന്നിരി ക്കെ, അതിനെ നിഷേധിക്കുവാൻ ആർക്കാണധികാരം?! 2 പ കാരുണ്യമായുള്ള ഏതൊന്നി നെയും അല്ലാഹു മനുഷ്യർക്ക് തുറ ന്നുകൊടുക്കുന്നപക്ഷം, അതിനെപി ടിച്ച് വെക്കുന്നവനില്ല; അവൻ എന്തെ ങ്കിലും പിടിച്ചുവെക്കുന്നതായാൽ, അതിനുശേഷം അതിനെ (തുറന്ന്) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി. (2) അല്ലാഹു ഏതൊന്ന് തുറന്നുകൊടുക്കുന്നുവോ എന്നിരിക്കെ, അല്ലാഹു അല്ലാത്ത ഏതൊന്നിനെയും - അത് മലക്കുകളോ, പ്രവാച കൻമാരോ, പുണ്യാത്മാക്കളോ, ഗോളങ്ങളോ, പ്രതിമകളോ എന്തുതന്നെ ആയാലും പ്രാർത്ഥിച്ചിട്ടും ഫലമില്ല. ആർക്കും അതിന് ർഹതയുമില്ല. നമ സ്ക്കാരത്തിലും പുറത്തും നബി ˜ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നതായി പല ഹദീഥ് ഗ്രമ്ലങ്ങളിലും കാണാം: സ്ലമ്ല ള്ളക്ഷഞ്ചല ത്സവ സ്ലമ്ല ഞ്ഞളസ്ലല ത്സ (അല്ലാഹുവേ, നീ കൊടുക്കുന്നതിനെ മുടക്കുന്നവനില്ല; നീ മുടക്കിയതിനെ കൊടുക്കു ന്നവനുമില്ല; ഐശ്വര്യക്കാരന് നിന്നെ സംബന്ധിച്ച് ഐശ്വര്യം ഉപയോഗം ചെയ്യു ന്നതുമല്ല.) 3 പ ഹേ, മനുഷ്യരേ, നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുവിൻ. അല്ലാഹു അല്ലാതെ, ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്ന വല്ല സ്രഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ, എങ്ങനെയാണ് നിങ്ങൾ (സത്യത്തിൽനിന്ന്) തെറ്റിക്ക പ്പെടുന്നത്?! 4 പ (നബിയേ) ഇവർ നിന്നെ വ്യാജമാക്കുന്നുവെങ്കിൽ, നിനക്ക് മുമ്പും "റസൂലു'കൾ വ്യാജമാക്കപ്പെ ട്ടിട്ടുണ്ട്. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ മടക്കപ്പെടുന്നത്. (3) ഹേ, മനുഷ്യരേ ഓർക്കുവിൻ അല്ലാഹുവിന്റെ അനു ഗ്രഹം നിങ്ങളിൽ വല്ല സ്രഷ്ടാവുമുണ്ടോ അല്ലാഹു അല്ലാതെ നിങ്ങൾക്ക് ഉപജീവനം (ആഹാരം) നൽകുന്ന ആകാശ ത്തുനിന്ന് ഭൂമിയിൽ നിന്നും ഒരാരാധ്യനേ ഇല്ല അവൻ അല്ലാതെ എന്നിരിക്കെ (അപ്പോൾ) എങ്ങനെ നിങ്ങൾ തെറ്റിക്കപ്പെടുന്നു, നുണയില കപ്പെടുന്നു (4) അവർ (ഇവർ) നിന്നെ വ്യാജമാക്കുന്നുവെങ്കിൽ എന്നാൽ വ്യാജമാക്കപ്പെട്ടിട്ടുണ്ട് പല റസൂലുകൾ നിനക്കുമുമ്പ് അല്ലാഹുവിങ്കലേക്ക് തന്നെ മടക്കപ്പെടുന്നു കാര്യങ്ങൾ പ്രവാചകൻമാരെ വ്യാജമാക്കൽ ഇപ്പോൾ മാത്രമുള്ളതല്ല. മുമ്പും അത് പതിവാണ്. എല്ലാ കാര്യങ്ങളുടെയും കലാശവും, തീരുമാനവും അല്ലാഹുവിങ്കലാണല്ലോ. വ്യാജവാ ദികളുടെമേൽ അവൻ നടപടി എടുത്തുകൊള്ളും. അതുകൊണ്ട് മുൻപ്രവാചകൻമാരെ പ്പോലെ ക്ഷമയും സ്ഥിരചിത്തതയും കൈകൊള്ളണം. എന്ന് താൽപര്യം. 5 പ ഹേ, മനുഷ്യരേ, നിശ്ചയ മായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചി ക്കാതിരുന്നുകൊള്ളട്ടെ! അല്ലാഹു വിനെ സംബന്ധിച്ച് (ആ) മഹാ വഞ്ച കനും നിങ്ങളെ വഞ് ചിക്കാതിരി ക്കട്ടെ!! (6) നിശ്ചയമായും, നിങ്ങൾക്ക് ശത്രുവാകുന്നു പിശാച്, ആകയാൽ, നിങ്ങളവനെ ശത്രുവാക്കിവെക്കു വിൻ! അവൻ തന്റെ കക്ഷിയെ ക്ഷണിക്കുന്നത് അവർ ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരിൽ പെട്ടവ രായിരിക്കുവാൻ വേണ്ടിമാത്രമാണ്. (5) ഹേ, മനുഷ്യരേ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യാഥാർത്ഥമാണ് ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, വഞ്ചിക്ക രുത് ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ അല്ലാഹുവിനെ സംബന്ധിച്ച് മഹാ വഞ്ചകൻ, ചതിയൻ (6) നിശ്ചയമായും പിശാച് നിങ്ങൾക്ക് ശത്രുവാണ് അതുകൊണ്ട് നിങ്ങളവനെ ആക്കുവിൻ ശത്രു നിശ്ചയമായും അവൻ ക്ഷണിക്കുന്നു, ക്ഷണിക്കുന്നുള്ളൂ അവന്റെ കക്ഷിയെ അവർ ആയിത്തീരുവാൻവേണ്ടി (മാത്രം) ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരിൽ മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകൾ മുതലായവയാണ് അല്ലാഹു വിന്റെ വാഗ്ദാനംകൊണ്ട് ഉദ്ദേശ്യം. ഇവയെക്കുറിച്ചുള്ള വിശ്വാസത്തിനും, ഭാവിജീവിത ത്തിലേക്കുള്ള മുൻകരുതലിനും മനുഷ്യന് വിഘാതമായി നിലകൊള്ളുന്ന രണ്ട് വൻ ശത്രുക്കളെക്കുറിച്ചാണ് അല്ലാഹു താക്കീത് ചെയ്യുന്നത്. ഒന്ന്, ഐഹിക ജീവിതം, മറ്റൊന്ന് പിശാച്. ഐഹിക ജീവിതത്തിൽ നിന്നാണ് മനുഷ്യൻ പാരത്രിക ജീവിതത്തി ലേക്ക് സമ്പാദിക്കേണ്ടതുള്ളത്. പക്ഷേ, ഐഹിക ജീവിതത്തിൽത്തന്നെ ജീവിതലക്ഷ്യ മാക്കുകയോ, അതിന് അതിന്റേതിൽ കവിഞ്ഞ പ്രാധാന്യം നൽകുകയോ ചെയ്യുന്ന പക്ഷം അത് അവന്റെ ശത്രുവും നാശഹേതുവുമായി കലാശിക്കുന്നു. പിശാചാണെങ്കിൽ, മനു ഷ്യന്റെ വർഗശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയെന്നത് അവന്റെ ലക്ഷ്യം മാത്ര മാണ്. അതുകൊണ്ട് രണ്ടിനെക്കുറിച്ചും സദാ ജാഗരൂകരായിരിക്കുവാനും, ശത്രുതയ ല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുവാനില്ലാത്ത പിശാചിന്റെ അദൃശ്യവലകളെപ്പറ്റി പ്രത്യേകം സൂക്ഷിച്ചുകൊള്ളുവാനും അല്ലാഹു മനുഷ്യരെ ഉൽബോധിപ്പിക്കുന്നു. പിശാ ചിനെപ്പറ്റി മഹാവഞ്ചകൻ എന്നും, അവൻ നിങ്ങൾക്ക് ശത്രുവാണെന്നും, അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കണമെന്നും, അവൻ തന്റെ ആൾക്കാരെ നരകത്തിലേക്ക് മാത്ര മാണ് ക്ഷണിക്കുന്നതെന്നും അല്ലാഹു ആവർത്തിച്ചു നൽകിയ താക്കീതുകൾ നാം പ്രത്യേകം ഓർമവെക്കേണ്ടതുണ്ട്. പിശാചിന്റെ വഞ്ചനയുടെ കടുപ്പവും ഗൗരവവുമാ ണത് ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ. 7 പ യാതൊരുകൂട്ടർ അവിശ്വസി ച്ചുവോ അവർക്ക് കഠിനമായ ശിക്ഷ യുണ്ട്; യാതൊരുകൂട്ടർ വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തുവോ അവർക്ക് പാപമോചനവും, വലുതായ പ്രതിഫ ലവും ഉണ്ടായിരിക്കും.
35:7–8ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ
أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنٗاۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَصۡنَعُونَ
(7) അവിശ്വസിച്ചവർ അവർക്കുണ്ട് കഠിനശിക്ഷ വിശ്വസിച്ചവർ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവർക്കുണ്ട് പാപമോചനം, പൊറുതി വലിയ (വമ്പിച്ച) പ്രതിഫലവും മനുഷ്യൻ കഠിന ശിക്ഷക്കർഹനായിത്തീരുവാൻ കാരണം അവിശ്വാസമാണ്. അവി ശ്വാസത്തോടുകൂടിയുള്ള സൽക്കർമങ്ങൾ പരിഗണിക്കപ്പെടുകയില്ല. നേരെമറിച്ച് സത്യ വിശ്വാസത്തോടുകൂടി സൽക്കർമങ്ങൾ ചെയ്തവർക്കാണ് പാപമോചനവും വമ്പിച്ച പ്രതി ഫലവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. വിഭാഗം - 2 (8) അപ്പോൾ, തന്റെ ദുഷ്പ്ര വൃത്തി തനിക്ക് ഭംഗിയായി കാണി ക്കപ്പെടുകയും, എന്നിട്ടതിനെ നല്ല തായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! ധ ഇവനുണ്ടോ സൽക്കർമ ശാലികളെപ്പോലെ പ്രതിഫലം ലഭി ക്കുന്നു?! പ എന്നാൽ, അല്ലാഹു അവൻ ഉദ്ദേ ശിക്കുന്നവരെ വഴിപിഴവിലാക്കുക യും, അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താൽ അവരുടെ പേരിൽ (അവരെച്ചൊല്ലി) നിന്റെ ആത്മാവ് പോകാതിരുന്നുകൊ ള്ളട്ടെ! നിശ്ചയമായും അവർ പ്രവർത്തിച്ച് വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്. (8) അപ്പോൾ യാതൊരുവനോ അവന് ഭംഗിയാക്കപ്പെട്ടിരിക്കുന്നു അവന്റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ എന്നിട്ടവൻ അതിനെ കണ്ടു നല്ലതായി എന്നാൽ അല്ലാഹു വഴിപിഴവിലാക്കുന്നു അവനുദ്ദേശിക്കുന്നവരെ നേർവഴിയിലുമാക്കുന്നു അവനുദ്ദേശിക്കുന്ന വരെ അത് കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ നിന്റെ ജീവൻ, നിന്റെ ദേഹം അവരുടെ പേരിൽ (അവരാൽ) സങ്കടങ്ങളാൽ (സങ്കടാധിക്യം കൊണ്ട്) നിശ്ചയമായും അല്ലാഹു അറിയുന്നവനാണ് അവർ ചെയ്തു (പണിതു) വരുന്നതിനെപ്പറ്റി ഐഹികജീവിതത്തിന്റെയും, പിശാചിന്റെയും വഞ്ചനകൾക്ക് പാത്രമാകുന്നവർക്ക് യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കുവാനും, നല്ലതും ചീത്തയും വേർതിരിച്ചറിയുവാനും സാധി ക്കാതെവരും. അങ്ങനെ, തങ്ങൾ സ്വീകരിക്കുന്ന ദുർന്നടപ്പുകളുടെ കൊള്ളരുതായ്മ അവർക്ക് അജ്ഞാതമായിത്തീരുകയും, അവ സൽപ്രവൃത്തികളായി ഗണിക്കുകയും, അതിൽ അഭിമാനം കൊള്ളുകയും ചെയ്യും. ഇത്രയും ദുഷിച്ചുപോയ ഇവർ എങ്ങനെ യാണ് അല്ലാഹുവിന്റെ പാപമോചനത്തിനും, പ്രതിഫലങ്ങൾക്കും അർഹരാവുക?! എങ്ങനെയാണ് നേർമാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു ഇവരെ ഉൾപ്പെ ടുത്തുക?! തങ്ങളുടെ നടപടികൾ ചീത്തയാണെന്ന ബോധമെങ്കിലും അവർക്കുണ്ടായി രുന്നുവെങ്കിൽ അവരെപ്പറ്റി വല്ല പ്രതീക്ഷക്കും വഴിയുണ്ടാകുമായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ സങ്കടപ്പെട്ട് സ്വയം കഷ്ടപ്പെടേണ്ടതില്ല. അല്ലാഹു അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നുണ്ട്. അവൻ തക്ക നടപടി വഴിയെ എടുക്കു കയും ചെയ്യും. എന്ന് സാരം. 9 പ അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവൻ (ചലിപ്പിക്കുന്നവൻ) . എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു; അങ്ങനെ നാം (അല്ലാഹു) അതിനെ നിർജ്ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അത് നിർജ്ജീ വമായതിനുശേഷംനാം ജീവിപ്പിക്കു കയായി. ഇതുപോലെ (ത്തന്നെ) യാണ് പുനഃ രുത്ഥാനം!.
35:9–17وَٱللَّهُ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَسُقۡنَٰهُ إِلَىٰ بَلَدٖ مَّيِّتٖ فَأَحۡيَيۡنَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ كَذَٰلِكَ ٱلنُّشُورُ
مَن كَانَ يُرِيدُ ٱلۡعِزَّةَ فَلِلَّهِ ٱلۡعِزَّةُ جَمِيعًاۚ إِلَيۡهِ يَصۡعَدُ ٱلۡكَلِمُ ٱلطَّيِّبُ وَٱلۡعَمَلُ ٱلصَّـٰلِحُ يَرۡفَعُهُۥۚ وَٱلَّذِينَ يَمۡكُرُونَ ٱلسَّيِّـَٔاتِ لَهُمۡ عَذَابٞ شَدِيدٞۖ وَمَكۡرُ أُوْلَـٰٓئِكَ هُوَ يَبُورُ
وَٱللَّهُ خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ جَعَلَكُمۡ أَزۡوَٰجٗاۚ وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَمَا يُعَمَّرُ مِن مُّعَمَّرٖ وَلَا يُنقَصُ مِنۡ عُمُرِهِۦٓ إِلَّا فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
Passage continues through verse 35:17.
(9) അല്ലാഹുവത്രെ അയച്ചവൻ കാറ്റുകളെ എന്നിട്ടവ ഇളക്കിവിടുന്നു മേഘം, മഴക്കാറ് എന്നിട്ട് നാമതിനെ തെളിക്കും, കൊണ്ടുപോകും വല്ല നാട്ടിലേക്കും നിർജ്ജീവമായ എന്നിട്ട് അതു കൊണ്ട് നാം ജീവിപ്പിക്കും ഭൂമിയെ അതിന്റെ മരണത്തിന്റെ (നിർജ്ജീ വതയുടെ) ശേഷം അപ്രകാരമാണ് എഴുന്നേൽപ് (പുനഃരുത്ഥാനം) അതിമഹത്തായ ഒരു അനുഗ്രഹവും, നിത്യസത്യമായ ഒരു ദൃഷ്ടാന്തവും എടുത്തു കാട്ടി മരണാനന്തരജീവിതത്തിന്റെ സാധ്യത തെളിയിക്കുകയാണ്. അതത് നാടുകളി ലേക്ക് മേഘം നീങ്ങുന്നതിലും, അതിൽനിന്ന് മഴ വർഷിച്ച് നിർജ്ജീവമാ യ ഭൂമി ഉൽപാ ദനയോഗ്യമായിത്തീരുന്നതിലും അടങ്ങിയ ഗഹനമായ രഹസ്യങ്ങളിലേക്കുള്ള സൂച നയാണ്, വാചകഘടനയിൽ ഇടക്കുവെച്ച് "അവൻ' എന്നതിന്റെ സ്ഥാനത്ത് "നാം' എന്ന മദ്ധ്യമപ്രയോഗം. ഈ പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പും നാം ഉണർത്തിയിട്ടുണ്ട്. 10 പ ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകൾ അവങ്ക ലേക്കത്രെ കയറിപ്പോകുന്നത്. സൽക്കർമമാകട്ടെ, അതിനെ അവൻ ഉയർത്തുകയും ചെയ്യുന്നു. (കടുത്ത്) ദുഷിച്ച കുതന്ത്രങ്ങൾ പ്രയോഗിക്കു ന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക. (10) ആരെങ്കിലും ആണെങ്കിൽ പ്രതാപം (യശ്) ഉദ്ദേശിക്കുക എന്നാൽ അല്ലാഹുവിനാണ് പ്രതാപം മുഴുവനും അവങ്കലേക്കത്രെ കയറിപ്പോകുന്നത് വാക്ക്, വാക്കുകൾ നല്ല, ശുദ്ധമായ സൽക്കർമമാകട്ടെ അത് (അവൻ) അതിനെ ഉയർത്തുകയും ചെയ്യുന്നു കുതന്ത്രം പ്രവർത്തിക്കുന്നവർ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങൾ അവർക്കുണ്ട് കഠിന ശിക്ഷ അക്കൂട്ടരുടെ കുതന്ത്രം അത് (തന്നെ) നാശമടയും, നഷ്ടപ്പെടും മൂന്നുനാല് കാര്യങ്ങൾ ഈ വചനത്തിൽ അല്ലാഹു അറിയിക്കുന്നു. 1) പ്രതാപം മുഴുവനും അല്ലാഹുവിനുള്ളതാണ്. ആർക്കെങ്കിലും പ്രതാപം സിദ്ധിക്കേണമെന്നുണ്ടെ ങ്കിൽ അത് അവനിൽനിന്ന് ലഭിക്കേണ്ടതും, അതിന് അവൻ നിർദ്ദേശിക്കുന്ന മാർഗ ങ്ങൾ വഴി അവനോട് ആവശ്യപ്പെടേണ്ടതുമാണ്. അവൻ നൽകുന്ന പ്രതാപമേ സാക്ഷാൽ പ്രതാപമായിരിക്കുകയുള്ളൂ. അവൻ പ്രതാപം നൽകാതെ അവഗണിക്കുന്നവർക്ക് മാന്യ തയും, യശും ലഭിക്കുകയില്ല. ( മ്മഞ്ചന്ദല യ്യല ൽറ സ്ലഞ്ഞമ യ്യത്ഥഷ യ്യലവ ) എന്നാൽപലരും ധരിക്കുന്ന തുപോലെ -യശ് അല്ലെങ്കിൽ പ്രതാപം എന്ന് പറയുന്നത് കുറെ ധനശക്തിയോ, തോന്നിയതുപോലെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്യ്രമോ, മറ്റുള്ളവരെ കീഴ്പ്പെടുത്തി കയ്യൂക്ക് നടത്തുവാനുള്ള സ്വാധീനമോ ഒന്നുമല്ല. സത്യവും നീതിയും അന്യന് അടിയ റവെക്കാതെ, അക്രമവും അനീതിയും അവലംബമാക്കാതെസൽസ്വഭാവം, ഹൃദയ ശുദ്ധി, മാനമര്യാദ, സൽക്കർമം മുതലായവ വഴിസിദ്ധിക്കുന്ന അന്തും മന മാധാ നവുമാണ് സാക്ഷാൽ യശ് ( ഇങ്ങനെയുള്ളവന് അല്ലാഹുവിനെ മാത്രമേ ഭയ സർവ്വാശ്രയവും അവൻതന്നെ. ഇതോടൊപ്പെ ജനമദ്ധ്യെ അവന് വിലയും നിലയും താനെ ഉണ്ടായിത്തീരുന്നു. യശ് ലഭിക്കുവാനുള്ള മാർഗം അടുത്ത വാക്യത്തിൽ കണ്ടെത്താവുന്നതുമാണ്. "പ്രതാപം' എന്ന് നാം അർത്ഥം നൽകി യത് എന്ന വാക്കിനാണ്. "യശ്, വീര്യം, യോഗ്യത, അന്ത്' എന്നൊക്കെ സന്ദർഭോ ചിതം അതിന് അർത്ഥം പറയാം. 2, 3) വിശ്വാസംകൊണ്ടും, ആത്മാർത്ഥതകൊണ്ടും പരിശുദ്ധമായ ഹൃദയത്തിൽനിന്ന് ഉടലെടുത്ത് നാവിൽകൂടി വെളിക്കുവരുന്ന നല്ല വാക്കുകൾദിക്ർ, സദുപദേശം മുതലായ എല്ലാ സംസാരങ്ങളും -അല്ലാഹുവിങ്കൽ എത്തിച്ചേരുന്നു. അവൻ അവയെ സ്വീകരിച്ച് തക്ക പ്രതിഫലം നൽകുകയും ചെയ്യും. നല്ല വാക്കുകളി ( )ൽ തൗഹീദിന്റെ സാക്ഷ്യവാചകമായ (അല്ലാഹു അല്ലാതെ ആരാ ധ്യനേ ഇല്ല) എന്ന "കലിമഃ'ക്കാണ് പ്രഥമസ്ഥാനമുള്ളതെന്ന് പറയേണ്ടതില്ല. സൽകർമ ങ്ങളെയെല്ലാം -അവ ചെറുതോ വലുതോ, സ്വകാര്യമോ പരസ്യമോ ഉയർത്തുകയും അവയെ രേഖപ്പെടുത്തി യഥായോഗ്യം പ്രതിഫലം നൽകു കയും ചെയ്യും. ചുരുക്കത്തിൽ, നല്ല വാക്കുകളൊ പ്രവൃത്തികളൊ ഒന്നുംതന്നെ അല്ലാഹു പാഴാക്കുകയില്ല. എന്ന വാക്യത്തിന് നാം വായിച്ച അർത്ഥം ഓർമിക്കുക. "അതിനെ അവൻ ഉയർത്തുന്നു' എന്നതിലെ കർത്താവിന്റെ സ്ഥാനത്ത് "അല്ലാഹു'വും, അതിൽ കർമമായി നിൽക്കുന്നത് "സൽക്കർമവു'മാണല്ലോ. വ്യാഖ്യാതാക്കളിൽ ഒരു വിഭാഗം സ്വീകരിച്ച അഭിപ്രായമാണിത്. മറ്റൊരുവിഭാഗത്തിന്റെ അഭിപ്രായത്തിൽ ഇൗ ക്രിയയുടെ കർത്താവ് "സൽക്കർമ' ( )വും, കർമം "നല്ല വാക്കും' ( ) ആകുന്നു. ( ) അപ്പോൾ, ഇൗ വാക്കിന്റെ അർത്ഥവിവർത്തനം ഇപ്രകാരം വരും; "സൽക്കർമമാകട്ടെ, അതിനെനല്ല ചെയ്യും.' അതായത് നല്ല വാക്കുകൾ ഉന്നതങ്ങളാകുന്നതും, ഫലപ്രദമാകുന്നതും സൽകർമങ്ങൾ നിമിത്ത മാണ് എന്ന് സാരം. "നല്ല വാക്കുകൾ കയറിപ്പോകു'മെന്നും, "സൽക്കർമം ഉയർത്തു'മെന്നും പറഞ്ഞതിന്റെ താൽപര്യം അല്ലാഹു അവയെ സ്വീകരിക്കുമെന്നോ, അറിയിക്കുമെന്നോ മാത്രമാണെന്ന് കരുതേണ്ടതില്ല. വസ്തുതകൾ വസ്തുക്കളായി രൂപാന്തരപ്പെടുന്ന ഒരു ലോകമാണ് ( ) ആത്മീയ ലോകം -അഥവാ പരലോകം. അല്ലാഹുവിന്റെ കഴി വിൽപെടാത്തതൊന്നുമില്ല. മാത്രമല്ല, പല ഹദീഥുകളിലും ഇതിന് തെളിവുകൾ കാണാം. ഇന്നത്തെ ചില ശാസ്ത്രീയസിദ്ധാന്തങ്ങളും ഇതിന് ഉപോൽബലങ്ങളായുണ്ട് താനും. 4) ഉപായങ്ങളും, കാപട്യങ്ങളും പ്രയോഗിച്ച് നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ. എന്നാൽ, അത് കടുത്തതും ദുഷ്ടതരവുമാകു മ്പോൾ കൂടുതൽ ശിക്ഷാർഹമായിത്തീരുന്നതാണ്. മാത്രമല്ല, അത് അതിന്റെ കർത്താ ക്കളിൽതന്നെ തിരിച്ചടിച്ച് നാശമായിക്കലാശിക്കുകയും ചെയ്യും. നബി തിരുമേനി ˜ യെ കൊലപ്പെടുത്തുകയോ, പിടിച്ച് ബന്ധനത്തിലാക്കുകയോ, നാടുകടത്തിവിടുകയോ ചെയ്യാൻ ക്വുറൈശികൾ ദാറുന്നദ്വത്തി'ൽ വെച്ച് ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടുവളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും, അവയുടെ അനന്തരഫലങ്ങളും അന്നും ഇന്നും ചരിത്രത്തിൽ ധാരാളം കാണാവുന്നതാണ്. ( ) എന്ന വാക്കിന് ഏകവചനത്തിന്റെയും ബഹുവചനത്തിന്റെയും അർത്ഥം വരാവുന്നതാണ്. പ അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട് ഇന്ദ്രിയത്തുള്ളി യിൽനിന്നുമായി സൃഷ്ടിച്ചു; പിന്നെ, അവൻ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ യാതൊരു സ്ത്രീയും ഗർഭം ധരിക്കു ന്നില്ല, പ്രസവിക്കുന്നുമില്ല. (ദീർഘി ച്ച) ആയു് നൽകപ്പെട്ടിട്ടുള്ള ഏതൊരാൾക്കും ആയു് നൽകപ്പെ ടുന്നതാകട്ടെ, (ആർക്കെങ്കിലും) അവന്റെ നിന്നും കുറക്ക പ്പെടുന്നതാകട്ടെ, ഒരു (രേഖാ) ഗ്രമ്ല ത്തിൽ ഇല്ലാതില്ല. നിശ്ചയമായും, അത് അല്ലാഹുവിന്റെ മേൽ മായതാണ്. (11) അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു മണ്ണിൽനിന്ന്, മണ്ണി നാൽ പിന്നെ ഒഴുകുന്ന ജലത്തിൽ (ഇന്ദ്രിയത്തുള്ളിയിൽ) നിന്ന് പിന്നെ നിങ്ങളെ അവൻ ആക്കി ഇണകൾ (ഭാര്യാഭർത്താക്കൾ) ഗർഭം ധരിക്കുന്നില്ല ഒരു പെണ്ണും സ്ത്രീയും അവൾ പ്രസവിക്കുന്നുമില്ല അവന്റെ അറിവോടെയല്ലാതെ ആയു് നൽകപ്പെടുന്നതുമല്ല ഒരു ആയു് നൽകപ്പെട്ടവന്നും കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല അവന്റെ (വയിൽ) നിന്ന് ഒരു ഗ്രമ്ലത്തിൽ ഇല്ലാതെ നിശ്ചയമായും അത് അല്ലാഹുവിന്റെ മേൽ ലഘുവായതാണ് അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തിൽ മാത്രമേ അറിയുന്നുള്ളൂവെന്നും, ഓരോ കാര്യത്തിന്റെയും വിശദവിവരം അവൻ അറിയുകയില്ലെന്നും പറയുന്ന ധിക്കാരികളും, അത് ശരിയാണെന്ന് ധരിച്ചുവശായ പാമരൻമാരും മനിരുത്തി വായിക്കേണ്ടുന്ന ക്വുർ ആൻ വചനങ്ങളാണ് ഇതും, 2 ഉം 3 ഉം പോലുള്ള മറ്റുചില വചന ങ്ങളും. ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഓരോരുത്തന്റെ ആയുഷ്കാലത്തിന്റെ ഏറ്റക്കുറവുമെല്ലാം കൃത്യമായും സൂക്ഷ്മമായും അറിയുകയും, രേഖപ്പെടുത്തുകയും ചെയ്യുന്നവനത്രെ അല്ലാഹു. ഓരോ കാര്യവും അവന്റെ അടുക്കൽ ഒരു തോതനുസരിച്ചാണുള്ളത്. ( അശ്ശക്കഠ പ്ലര ) മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കും ആഹാരം കൊടുക്കുന്ന കാര്യം അവൻ ഏൽക്കുകയും ചെയ്തിരിക്കുന്നു. ( ള്ളപ്പഥ യ്യല സ്ലലവ ) മനുഷ്യൻ അത് ആരാഞ്ഞ് തിരിഞ്ഞുപിടിക്കുകയേ വേണ്ടൂ. എന്നിരിക്കെ, കുറച്ചുകാലം കഴിയുമ്പോഴേക്ക് ഈ ലോകത്ത് ജനപ്പെരുപ്പം മൂലം ഭക്ഷ ണത്തിന് മാർഗമില്ലാതെ പട്ടിണികിടന്ന് മനുഷ്യൻ നശിച്ചുപോകുമെന്ന് ഭയപ്പെട്ടു കൊണ്ടിരിക്കുവാൻ സത്യവിശ്വാസമുള്ള ഒരാൾക്കും അവകാശമില്ല. ള്ളപ്പഥ ന്നറജ (അതൊക്കെ അല്ലാഹുവിന്റെ മേൽ എന്നുള്ള ഒടുവിലത്തെ വാക്യം ബുദ്ധിയും, വിശ്വാസവും ഉള്ളവർ ചിന്തിച്ചു നോക്കട്ടെ! 12 പ രണ്ട് സമുദ്രങ്ങൾ ധ ജലാശ യങ്ങൾ പ സമമാവുകയില്ല, ഇതാ ഒന്ന് കുടിക്കുവാനെളുപ്പമുള്ളതായ സ്വച്ഛ ജലം; മറ്റേത് കൈപ്പുരസമായ ഉപ്പു ജലവും! ഓരോന്നിൽനിന്നും നിങ്ങൾ പുതിയ മാംസം തിന്നുകയും നിങ്ങൾ ധരിക്കുന്ന ആഭരണവസ്തു പുറത്തെ ടുക്കുകയും ചെയ്യുന്നു. അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ അന്വേഷിക്കുവാൻവേണ്ടി അതിൽ (സമുദ്രത്തിൽ) കൂടി ഭേദിച്ചുകൊണ്ട് കപ്പലുകൾ (സഞ്ചരിക്കുന്നത്) നിനക്ക് കാണാം; നിങ്ങൾ നന്ദി കാണിക്കുകയും ചെയ്തേക്കാമല്ലോ. (12) സമമാവുകയില്ല രണ്ട് സമുദ്ര (ജലാശയ)ങ്ങൾ ഇത് (ഒന്ന്) നല്ല വെള്ളമാണ് ശുദ്ധമായ കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്) അതിലെ പാനീയം ഇത് (മറ്റേത്) ഉപ്പ് (ഉപ്പുരസമുള്ളത്) ആകുന്നു കയ്പ്പായ (ഉപ്പുകവിഞ്ഞ) എല്ലാ റ്റിൽനിന്നും നിങ്ങൾ തിന്നുന്നു മാംസം പുത്തനായ (പഴക്കമില്ലാത്ത) നിങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നു ആഭരണം, അലങ്കാര വസ്തു നിങ്ങൾ ധരിക്കുന്ന നീ കാണുന്നു, നിനക്ക് കാണാം കപ്പലുകൾ അതിൽ ഭേദിച്ച് (മുറിച്ച്) പോകുന്നതായി നിങ്ങൾ അന്വേഷിക്കു വാൻ (തേടുവാൻ) വേണ്ടി അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങ ളാകുവാനും, ആയേക്കാം നന്ദികാണിക്കും അല്ലാഹു മനുഷ്യർക്ക് ചെയ്തുകൊടുത്തിട്ടുള്ള ചില അനുഗ്രഹങ്ങളെയും, അവയി ലടങ്ങിയ ദൃഷ്ടാന്തങ്ങളെയും ഓർമിപ്പിക്കുകയാണ്. സുഖമായി കുടിക്കുവാനും, ഉപ യോഗിക്കുവാനും ഉതകുമാറ് രുചിയും, ശുചിയും തികഞ്ഞ ശുദ്ധജലാശങ്ങളും, ചവർപ്പും പുളിപ്പും കവിഞ്ഞ് കൈപ്പുരസമായിത്തീർന്നിട്ടുള്ള ഉപ്പുജലാശയങ്ങളും പ്രകൃത്യാ വ്യത്യ സ്തങ്ങളാണല്ലോ. പക്ഷേ, രണ്ടിൽനിന്നും മനുഷ്യന് ഒരു പ്രധാനാഹാരമായ പുതിയ പച്ചമത്സ്യമാംസങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. മുത്ത്, ചിപ്പി, പവിഴം തുടങ്ങിയ പല വിഭവങ്ങളും അവയിൽ നിന്ന് ലഭിക്കുന്നു. മനുഷ്യരുടെ അലങ്കാരവസ്തുക്കളായും മറ്റും അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൂരസ ഞ്ചാരം ചെയ്തും, ചരക്കുകൾ അങ്ങോ ട്ടുമിങ്ങോട്ടും നീക്കം ചെയ്തും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തേടിത്തിരഞ്ഞുകൊണ്ട് മനുഷ്യൻ സമുദ്രത്തിൽ കപ്പൽ യാത്ര നടത്തുന്നു. സമുദ്രജലം ഭേദിച്ചുകൊണ്ടും, തിര മാലകളെ പിന്നിട്ടുകൊണ്ടും കപ്പലുകൾ ഓടിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ ഐഹിക ജീവിതാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന അല്ലാഹുവിന് അവൻ നന്ദിചെ യ്യേണ്ടതില്ലയോ?! നിശ്ചയമായും ഉണ്ട്. അതവന്റെ ഭാവിജീവിത വിജയത്തിലേക്കുള്ള മൂലധനമായി വകയിരുത്തപ്പെടുകയും ചെയ്യും. 13 പ അവൻ രാത്രിയെ പകലിൽ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്ര നെയും കീഴ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു; ഓരോന്നും ഒരു നിർണയിക്കപ്പെട്ട അവധിവരേക്ക് സഞ്ചരിക്കുന്നു. അങ്ങനെയുള്ളവന ത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങൾ അവനുപുറമെ വിളിച്ച് (പ്രാർത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്റെ) പാട(യുടെ അത്ര)യും അവർ സ്വാധീനപ്പെടുത്തു ന്നില്ല. (13) അവൻ കടത്തുന്നു, പ്രവേശിപ്പിക്കുന്നു രാത്രിയെ പക ലിൽ പകലിനെയും കടത്തുന്നു രാത്രിയിൽ അവൻ കീഴ്പെ ടുത്തി (വിധേയമാക്കി)ത്തരുകയും ചെയ്തു സൂര്യനെയും ചന്ദ്രനെയും എല്ലാം, ഓരോന്നും സഞ്ചരിക്കുന്നു ഒരു അവധിവരേക്ക് നിർണ യിക്കപ്പെട്ട അവൻ (അങ്ങനെയുള്ളവൻ) നിങ്ങളുടെ റ∫ായ അല്ലാ ഹുവാണ് അവന്നാണ് രാജത്വം, രാജാധികാരം നിങ്ങൾ വിളിക്കു ന്നവർ അവന് പുറമെ അവർ സ്വാധീനമാക്കുന്നില്ല, ഉടമപ്പെടുത്തു ന്നില്ല ഒരു ഈത്തപ്പാടയും ഉണങ്ങിയ ഉള്ളിത്തൊലിപ്പോലെ, ഈത്തക്കുരുവെ പൊതിഞ്ഞുനിൽക്കുന്ന നേരിയ പാടയാണ് ഹ്മഞ്ഞക്ഷയ അവർക്ക് സ്വാധീനമില്ല എന്ന് സാരം. സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെ ടുത്തിയതിനെ സംബന്ധിച്ച് പലപ്പോഴും നാം വിവരിച്ചിട്ടുള്ളതാണ്. ( ഇന്നിതാ മനുഷ്യൻ ചന്ദ്രഗോളത്തിൽ ഇറങ്ങി തിരിച്ച് പോരുവാൻ തുടങ്ങി യിരിക്കുന്നു. എനിയും, ചന്ദ്രനിലും മറ്റും എന്തെല്ലാമോ അവൻ കൈകാര്യം ചെയ്യാൻ പോകുന്നു. അപ്പോൾ അല്ലാഹുവിന്റെ ഈ പ്രസ്താവന നാൾക്കുനാൾ പുലർന്നു വരികയാണ്. 14 പ നിങ്ങളവരെ വിളി(ച്ചു പ്രാർ ത്ഥി)ക്കുന്നപക്ഷം, അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല; അവർ കേട്ടാ ലും, അവർ നിങ്ങൾക്ക് ഉത്തരം ചെ യ്കയുമില്ല. ക്വിയാമത്ത്നാളിലാക ട്ടെ, നിങ്ങളുടെ (ഈ) "ശിർക്കി'നെ അവർ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോ ലെയുള്ള ഒരാൾ നിനക്ക് വർത്തമാ നമറിയിക്കുവാനില്ല. (14) നിങ്ങളവരെ വിളിക്കുന്നപക്ഷം അവർ കേൾക്കയില്ല നിങ്ങളുടെ വിളി അവർ കേട്ടാലും അവർ ഉത്തരം ചെയ്യില്ല നിങ്ങൾക്ക് ക്വിയാമത്ത്നാളിലാകട്ടെ അവർ അവിശ്വസിക്കും (നി ഷേധിക്കും) നിങ്ങളുടെ ശിർക്കിൽ, ശിർക്കിനെ നിനക്ക് വർത്തമാനം അറിയിക്കയില്ല സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള (ഒരു)വൻ യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങൾ വ്യക്ത മാണ്. ഇവിടെ "നിങ്ങളുടെ ശിർക്ക്' ( മ്പന്ദരഞ്ചക്കഠ ) എന്ന് പറഞ്ഞത് അവർ വിളിച്ച് പ്രാർത്ഥി ക്കുന്നതിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. ഇത് സംബന്ധിച്ച് സൂ: മർയം 49, 50 എന്നീ വചനങ്ങളുടെ വിവരണത്തിൽ നാം വിവരിച്ചത് ഓർക്കുക. വിളിച്ച് പ്രാർത്ഥിക്ക പ്പെടുന്നവർ ആരായിരുന്നാലും അത് ശിർക്ക്തന്നെയാണെന്ന് കഴിഞ്ഞ സൂറ: 40, 41 ലും അവയുടെ വ്യാഖ്യാനത്തിലും നാം കാണുകയും ചെയ്തു. അടുത്ത വചനവും താഴെ 22-ാം വചനവും പരിശോധിച്ചുനോക്കിയാലും മതിയാകും. എന്നിരിക്കെ, മരണമടഞ്ഞ മഹാത്മക്കളെ വിളിച്ച് പ്രാർത്ഥിക്കാമോ, അവരത് കേൾക്കുമോ ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോധിക്കുകയോ അതിന് ന്യായീകരണം ഉണ്ടാക്കുകയോ ചെയ്യുന്നത് ധിക്കരിക്കൽ മാത്രമാകുന്നു. ഈ ആയത്തിലെ അവസാനവാക്യം ( ഹ്മച്ഛച പ്ലഷ്ടല ത്സവ ) അങ്ങനെയുള്ളവർക്ക് വമ്പിച്ചൊരു താക്കീതാണ് നൽകുന്നത്. മേൽപ റഞ്ഞ വസ്തുതകൾ വിവരിച്ചുതരുന്നത് അല്ലാഹുവാണ്; അവൻ എല്ലാം സസൂക്ഷ്മം അറിയുന്നവനാണ്: അറിഞ്ഞുംകൊണ്ടുതന്നെയാണിതെല്ലാം പറയുന്നതും; ഇത്രയും വ്യക്തമായും വസ്തുനിഷ്ഠമായും ഇവയെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞുതരുവാൻ വേറെ ആളില്ല; എന്നിരിക്കെ ഇതിനെതിരായി പ്രവർത്തിക്കുന്നതും ന്യായീകരിക്കുന്നതും ആപ ത്താണ് എന്നൊക്കെയാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. വിഭാഗം - 3 (15) ഹേ, മനുഷ്യരേ, അല്ലാഹു വിങ്കലേക്ക് ആശ്രയമുള്ളവരത്രെ നിങ്ങൾ. അല്ലാഹുവാകട്ടെ, അവൻ (അനാ ശ്രയമില്ലാത്ത) ധന്യനാണ്; സ്തുത്യ ർഹനാണ്. 16 പ അവൻ (വേണമെന്ന്) ഉദ്ദേ ശിക്കുന്നപക്ഷം, നിങ്ങളെ അവൻ പോക്കി (നശിപ്പിച്ചു) കളയുകയും, ഒരു പുതിയ സൃഷ്ടിയെ കൊണ്ടുവ രുകയും ചെയ്യുന്നതാണ്. (17) അത് അല്ലാഹുവിന്റെ മേൽ ഒരു വീര്യപ്പെട്ട (പ്രയാസപ്പെട്ട) കാര്യ മല്ലതാനും. (15) ഹേ, മനുഷ്യരേ നിങ്ങൾ ആശ്രയക്കാരാണ് അല്ലാ ഹുവിങ്കലേക്ക് അല്ലാഹു അവൻ ധന്യനാണ്, അന്യാശ്രയനാണ് സ്തുത്യർഹനാണ് (16) അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും) വരുകയും ചെയ്യും പുതിയൊരു സൃഷ്ടി യുംകൊണ്ട് (17) അതല്ലതാനും അല്ലാഹുവിന്റെമേൽ ഒരു വീര്യ പ്പെട്ട (പ്രയാസമായ) കാര്യം മനുഷ്യന്റെ -അവൻ എത്ര ദുർ∫ലനോ യോഗ്യനോ ചലനവും, ഓരോ അടക്കവും അല്ലാഹുവിന്റെ സഹായത്തെ മാത്രം ആശ്രയിക്കുന്നവയാണ്. അല്ലാ ഹുവിങ്കൽനിന്നുള്ള സഹായം കൂടാതെ ഒരു വിരൽപോലും അനക്കുവാനും, മടക്കു വാനും അവന് സാധ്യമല്ല. അല്ലാഹുവിനാകട്ടെ ആരുടെയും യാതൊരു സഹായവും ആവശ്യവുമില്ല. എന്നിരിക്കെ മനുഷ്യൻ അവന്റെ എല്ലാ അപേക്ഷകളും പ്രാർത്ഥനകളും അല്ലാഹുവിൽ മാത്രമാണ് അർപ്പിക്കേണ്ടത്. ഒരു ദിവസം നബി തിരുമേനി ˜ യുടെ പുറകിലായി ഒരു വാഹനപ്പുറത്ത് പോകുമ്പോൾ തന്നോട് ഇപ്രകാരം അവിടുന്ന് പറഞ്ഞതായി ഇബ്നു അ∫ാസ് (റ) ഉദ്ധരിക്കുന്നു:- ∫ഇസ്ലക്കടസ്ലമ .ന്നഴസ്ലമ്പ : റ്റസ്ലഞ്ഞപ്പര മ്മഹ്നദ സ്ലഷ ള്ളപ്പഥ ൽച്ഛക്തര ന്മവഞ്ചക്ക ഷ ള്ളപ്പഥ യ്യഞ്ചക്തക്കടസ്ലമ ന്നട്ടപ്പഥ ൽച്ഛക്തര ന്മവഞ്ചക്ക ഷ സാരം: "കുട്ടി, ഞാൻ നിനക്ക് ചില വാക്യങ്ങൾ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ നിന്നെ സൂക്ഷിക്കും. നീ അല്ലാഹുവിനെ നിന്റെ മുമ്പിൽ നീ കണ്ടെത്തും. നീ വല്ലതും ചോദിക്കുന്നപക്ഷം അല്ലാഹുവിനോട് ചോദിക്കുക. നീ വല്ല സഹായാഭ്യർത്ഥനയും ചെയ്യുന്നപക്ഷം അല്ലാ ഹുവിനോട് സഹായാഭ്യർത്ഥന ചെയ്യുക. നീ അറിഞ്ഞേക്കൂ; നിനക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്യാൻ വേണ്ടി സമുദായം ഒന്നിച്ചുചേർന്നാലും അല്ലാഹു നിനക്ക് നിശ്ചയി ച്ചിട്ടുള്ളതല്ലാതെ അവർ ഉപകാരം ചെയ്കയില്ല. നിനക്ക് എന്തെങ്കിലും ഒരു ഉപദ്രവം ചെയ്യാൻ അവർ ഒരുമിച്ചു ചേർന്നാലും അവൻ നിന്റെ പേരിൽ നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവർ ഉപദ്രവം ചെയ്കയില്ല'. (തി.) ശിർക്കും ദൈവനിഷേധവും പുലർത്തിപ്പോരുന്ന മനുഷ്യസമുദായത്തെ നശിപ്പിച്ച് പകരം, തികച്ചും അനുസരണവും കൂറും ഭക്തിയുമുള്ള ഒരു ജനസമുദായത്തെ ഇവിടെ സ്ഥാപിക്കുവാൻ അല്ലാഹുവിന് കഴിയും. മനുഷ്യവർഗത്തെത്തന്നെ നാമാവശേഷമാക്കി വേറൊരു വർഗത്തെ ഭൂമിയിൽ കൊണ്ടുവരുവാനും അവന് കഴിയും. അതൊന്നും അവ നെസംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ട കാര്യമല്ല. പക്ഷേ, അവൻ അതിന് ഉദ്ദേ ശിച്ചിട്ടില്ല. മഹത്തായ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാ ണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ട് നിശ്ചിത അവധിവരെ അവരെ അവൻ അവശേ ഷിപ്പിക്കുകയാണ്.
35:18–19وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ وَإِن تَدۡعُ مُثۡقَلَةٌ إِلَىٰ حِمۡلِهَا لَا يُحۡمَلۡ مِنۡهُ شَيۡءٞ وَلَوۡ كَانَ ذَا قُرۡبَىٰٓۗ إِنَّمَا تُنذِرُ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَأَقَامُواْ ٱلصَّلَوٰةَۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفۡسِهِۦۚ وَإِلَى ٱللَّهِ ٱلۡمَصِيرُ
وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ
(18) കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം വഹിക്കു കയില്ല. ഭാരം പിടിപെട്ട ഒരു ദേഹം അതിന്റെ ചുമടെടുക്കുന്നതിന് (മറ്റൊ രാളെ) വിളിക്കുന്നപക്ഷം, അതിൽനിന്ന് യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അത് അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റ∫ിനെ (നേരിൽ കാണാതെ) അദൃശ്യനിലയിൽ ഭയ പ്പെടുകയും, നമസ്കാരം നിലനിറു ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളൂ. ആർ (ആ ത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവൻ, തനിക്ക് (ഗുണത്തിന്) വേണ്ടിത്തന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചു ചെല്ലൽ. (18) കുറ്റം വഹിക്കയില്ല ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹ വും, ആത്മാവും) മറ്റൊന്നിന്റെ കുറ്റം വിളിച്ചാൽ, ക്ഷണിച്ചാൽ ഒരു ഭാരം പിടിപെട്ട ദേഹം അതിന്റെ ചുമട്ടിലേക്ക് (ചുമടെടുക്കാൻ) വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല അതിൽനിന്ന് യാതൊന്നും അത് (അ വൻ) ആയിരുന്നാലും അടുത്ത ബന്ധമുള്ളവൻ നീ താക്കീത് ചെയ്യേ ണ്ടതുള്ളൂ ഭയപ്പെടുന്നവരെ (മാത്രം) തങ്ങളുടെ റ∫ിനെ അദൃശ്യനിലയിൽ, കാണാതെ നമസ്കാരം നിലനിറുത്തുകയും ചെയ്ത ആർ, ആരെങ്കിലും പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി എന്നാ ലവൻ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു തനിക്ക് വേണ്ടിത്തന്നെ അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലൽ ഒരാളുടെ കുറ്റം മറ്റൊരാൾ ഏറ്റെടുക്കുകയോ, മറ്റൊരാളുടെമേൽ ചുമത്തപ്പെടുക യോ, രണ്ടും അല്ലാഹുവിന്റെ കോടതിയിൽ സംഭവിക്കുകയില്ല. കുറ്റഭാരം താങ്ങാൻ വയ്യാ ത്തവർ, തങ്ങളുടെ ഭാരത്തിൽനിന്നൊരു പങ്ക് വഹിക്കുവാൻ തങ്ങളുടെ ഏറ്റവും ഉറ്റ ബന്ധുക്കളോടുപോലും അപേക്ഷിച്ചാൽ, ആ അപേക്ഷ സ്വീകരിക്കുവാൻ ആളെ കിട്ടുകയുമില്ല. കാരണം, ഓരോരുത്തർക്കും മതിയാവോളം കാര്യം അവരവർക്കുതന്നെ ഉണ്ടായിരിക്കും. ( ) ഒരാൾ അതിന് സമ്മതിച്ചുവെന്ന് സങ്കൽപിച്ചാൽതന്നെ അത് നടപ്പിലാകുകയുമില്ല. കാരണം, ഓരോരുത്തന് ചെയ്യുന്ന പ്രവൃത്തിയുടെ ഗുണത്തിനും ദോഷത്തിനും ഉത്തരവാദി അവൻതന്നെയാണെന്നാണ് അല്ലാഹുവിങ്കലുള്ള നീതിനിയമം. ( ) അപ്പോൾ "അതിന്റെ കുറ്റം ഞാൻ ഏറ്റുകൊള്ളാം, അത് പ്രവൃത്തിച്ചുകൊള്ളുക' എന്ന് ചിലർ ചില സന്ദർഭ ങ്ങളിൽ പറയാറുള്ളത് വെറും പാഴ്വാക്കാണെന്ന് പറയേണ്ടതില്ല. (സൂ: അൻകബൂത്ത് 12 ഉം 13 ഉം വിവരണം ഓർക്കുക.) 19 പ അന്ധനും, കാഴ്ചയുള്ള വനും സമമാവുകയില്ല;
35:20–21وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ
وَلَا ٱلظِّلُّ وَلَا ٱلۡحَرُورُ
(20) അന്ധകാരങ്ങളും, പ്രകാശ വുമാകട്ടെ, (അവയും സമമാവുക) ഇല്ല. (21) തണലും, സൂര്യോഷ്ണവും (അഥവാ ഉഷ്ണക്കാറ്റും) ആകട്ടെ, (സമമാവുക) ഇല്ല. പ ജീവിച്ചിരിക്കുന്നവരും, മര ണമടഞ്ഞവരുമാകട്ടെ സമമാവുകയി ല്ല. നിശ്ചയമായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കും. "ക്വബ്റ്' (ശ്മശാനം)കളിൽ ഉള്ള വരെ നീ കേൾപ്പിക്കുന്നവനല്ല. 23 പ നീ ഒരു താക്കീതുകാരന ല്ലാതെ (മറ്റൊന്നും) അല്ല. (19) സമമാവുകയില്ല അന്ധൻ കാഴ്ചയുള്ളവനും (20) അന്ധകാരങ്ങളും (ഇരുട്ടുകളും) ഇല്ല പ്രകാശവും ഇല്ല (21) തണലുമില്ല സൂര്യോഷ്ണവുമില്ല, ഉഷ്ണക്കാറ്റുമില്ല
35:22–26وَمَا يَسۡتَوِي ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٖ مَّن فِي ٱلۡقُبُورِ
إِنۡ أَنتَ إِلَّا نَذِيرٌ
إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۚ وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ
Passage continues through verse 35:26.
(22) സമമാവുകയില്ല ജീവിച്ചിരിക്കുന്നവർ മരണപ്പെട്ട വരുമില്ല നിശ്ചയമായും അല്ലാഹു കേൾപ്പിക്കുന്നു അവൻ ഉദ്ദേശി ക്കുന്നവരെ നീ അല്ല കേൾപ്പിക്കുന്നവൻ ക്വബ്റുകളിലുള്ള വരെ (23) നീ അല്ല ഒരു താക്കീതുകാരനല്ലാതെ സത്യവിശ്വാസവും സത്യനിഷേധവും തമ്മിലും, വിശ്വാസികളും അവിശ്വാസികളും സന്ധിയൂം യോജിപ്പും ഉണ്ടാകാത്തവിധംപരസ്പരം വൈരുദ്ധ്യ മാണുള്ളതെന്ന് ചില ഉദാഹരണങ്ങളാണ് ഇവ എന്ന് മൊത്തത്തിൽ പറയാം. ഓരോ ഉപമയെപ്പറ്റിയും ചിന്തിക്കുന്നവർക്ക് ഓരോന്നിലും അടങ്ങിയ പ്രത്യേകത ഏറെക്കുറെ മനിലാക്കുവാൻ കഴിയുന്നതുമാണ്, "ക്വബ്റുകളിലുള്ളവരെ നീ കേൾപ്പിക്കുകയില്ല' എന്നതിനെക്കുറിച്ച് സൂ: നംല് 80 ൽ വിവരിച്ചത് ഇവിടെയും സ്മരിക്കേണ്ടതാകുന്നു. നബി ˜ ജനങ്ങളെ നിർബന്ധപൂർവ്വം സത്യവിശ്വാസം സ്വീകരിപ്പിക്കുവാൻ ബാദ്ധ്യ സ്ഥനല്ല, അവരെ വേണ്ടപോലെ താക്കീത് ചെയ്താൽമതി എന്നാണ് 23-ാം വചനത്തിന്റെ താൽപര്യം. അല്ലാതെ, സന്തോഷവാർത്ത അറിയിക്കേണ്ടതില്ല എന്നല്ല ഉദ്ദേശ്യം. അടുത്ത വചനം നോക്കുക: 24 പ നിശ്ചയമായും നാം നിന്നെ സന്തോഷവാർത്ത അറിയിക്കുന്നവ നും, താക്കീത് നൽകുന്നവനുമായി ക്കൊണ്ട് യഥാർത്ഥ (മത)ത്തോടു കൂടി അയച്ചിരിക്കുന്നു. ഒരു സമുദാ യവും തന്നെ, അതിൽ ഒരുതാക്കീതു കാരൻ കഴിഞ്ഞുപോകാതെയി രുന്നിട്ടില്ല. 25 പ ഇവർ നിന്നെ വ്യാജമാക്കു ന്നുവെങ്കിൽ, ഇവരുടെ മുമ്പുള്ളവരും (ഇതുപോലെ) വ്യാജമാക്കുകയുണ്ടാ യിട്ടുണ്ട്. അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളോടും, ഏടു കളോടും, പ്രകാശം നൽകുന്ന വേദഗ്രമ്ലത്തോടും കൂടി അവരുടെ അടുക്കൽ ചെന്നിരുന്നു. (26) പിന്നീട്, (അവരിൽ) അവി ശ്വസിച്ചവരെ ഞാൻ പിടിച്ച് (ശിക്ഷി ച്ചു). അപ്പോൾ എന്റെ പ്രതിഷേധം എങ്ങനെയായി (-നോക്കുക)?! (24) നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു യഥാർത്ഥ ത്തോടുകൂടി സന്തോഷമറിയിക്കുന്നവനായിട്ടും താക്കീതുകാരനായും ഒരു സമുദായവും തന്നെയില്ല കഴിഞ്ഞുപോകാതെ അതിൽ ഒരു താക്കീതുകാരൻ (25) അവർ (ഇവർ) നിന്നെ കളവാക്കുകയാണെ ങ്കിൽ എന്നാൽ കളവാക്കിയിട്ടുണ്ട് ഇവരുടെ (അവരുടെ) മുമ്പു ള്ളവർ അവർക്ക് വന്നു, ചെന്നു അവരുടെ റസൂലുകൾ വ്യക്ത മായ തെളിവുകൾകൊണ്ട് ഏടുകൾകൊണ്ടും വേദഗ്രമ്ലംകൊണ്ടും പ്രകാശം നൽകുന്ന (26) പിന്നെ ഞാൻ പിടിച്ചു അവിശ്വ സിച്ചവരെ അപ്പോൾ എങ്ങനെയായി എന്റെ പ്രതിഷേധം ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിനാണ് (ഉമ്മത്ത് സമുദായം) എന്ന് പറയുന്നത്. തൗഹീദ് പ്രബോധനം ചെയ്യാനും അതിനെ അംഗീ കരിക്കാത്തവർക്ക് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യാനും പ്രവാ ചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല. അത് നിഷേധിച്ച സമുദായങ്ങളുടെമേൽ അല്ലാഹു ശിക്ഷാനടപടി എടുത്തി ട്ടുമുണ്ട്. ഈ സമുദായവും അത് ഓർത്തിരിക്കട്ടെ എന്ന് സാരം. എന്നാൽ, ഓരോ സമുദായത്തിലുമുണ്ടായിരുന്ന പ്രവാചകൻമാരെക്കുറിച്ച് നമുക്ക് വിശ ദമായി അറിവ് കിട്ടിയിട്ടില്ല. പ്രസ്താവിക്കപ്പെട്ടവരെ സംബ ന്ധിച്ച് മാത്രമേ നമുക്ക് അറിവ് ലഭിച്ചിട്ടുള്ളൂ. അല്ലാഹു പറയുന്നു: (നിനക്കുമുമ്പ് നാം പല റസൂലുകളെയും അയക്കുകയുണ്ടായിട്ടുണ്ട്. നാം നിനക്ക് വിവരിച്ച് തന്നിട്ടു ള്ളവരും അവരിലുണ്ട്. നിനക്ക് വിവരിച്ച് തന്നിട്ടില്ലാത്തവരും അവരിലുണ്ട്. 40 : 78 ആക യാൽ നമുക്ക് വിവരം സിദ്ധിച്ചവരിൽ പ്രത്യേകം പ്രത്യേകമായും, അല്ലാത്തവരിൽ പൊതു വായും നാം വിശ്വസിക്കുന്നു. വിശ്വസിക്കൽ നിർബന്ധവുമാണ്. നബിമാർക്ക് അല്ലാഹു നൽകിയ മൂന്നുതരം ലക്ഷ്യങ്ങളെ ഇവിടെ എടുത്തുകാട്ടുന്നു: 1. വ്യക്തമായ തെളിവുകൾ ( ) ബുദ്ധികൊണ്ട് കണ്ടെത്താവുന്ന യുക്തിന്യായ ങ്ങളും, പ്രകൃതിദൃഷ്ടാന്തങ്ങളും, അമാനുഷിക ദൃഷ്ടാന്തങ്ങളും ഇതിൽ ഉൾപ്പെടും. 2. ഏടുകൾ ( ) അഥവാ ഇബ്റാഹീം നബി (അ), ദാവൂദ് നബി (അ) മുതലായ വർക്ക് നൽകപ്പെട്ടതുപോലെയുള്ള ഏടുകൾ. 3. പ്രകാശം നൽകുന്ന വേദഗ്രമ്ലം ( തൗറാത്ത്, ഇൻജീൽ എന്നീ വേദഗ്ര മ്ലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രണ്ട് കാര്യങ്ങൾ ഇവിടെ അറിയുന്നത് നന്നായിരിക്കും: 1) ഓരോ സമുദായത്തിലും പ്രവാചകൻമാർ കഴിഞ്ഞുപോയിട്ടുണ്ടെന്ന് അല്ലാഹു പറഞ്ഞുവല്ലോ. അതിനാൽ, ഏതെ ങ്കിലും സമുദായക്കാർ തങ്ങളുടെ മതാചാര്യൻമാരായി എണ്ണിവരുന്നവരെല്ലാം നബിമാ രായിരുന്നുവെന്ന് നിശ്ചയിക്കുവാൻ നിവൃത്തിയില്ല. ഒരുപക്ഷേ ആയിരിക്കാം; തൗഹീദ് മുതലായ മൗലികസിദ്ധാന്തങ്ങൾക്കെതിരായി ആ സമുദായത്തിൽ സ്ഥിതിചെയ്യുന്ന വി ശ്വാസാചാരങ്ങൾ പിൽക്കാലത്ത് ഉടലെടുത്തതുമായിരിക്കാം എന്നുമാത്രമേ പറയുവാൻ സാധിക്കൂ. രണ്ടിലൊന്ന് തീർത്തുപറയുവാൻ തക്കതായ ചരിത്രലക്ഷ്യംതന്നെ വേണം. 2) 24-ാം വചനത്തിൽ "കഴിഞ്ഞുപോയി' എന്ന് നാം അർത്ഥം കൽപിച്ചത് ഹ്നച (ഖലാ) ( ) എന്ന ക്രിയക്കാണ്. "കഴിഞ്ഞു, ഒഴിഞ്ഞു, തീർന്നു, കാലിയായി, ഒഴിഞ്ഞു പോയി' എന്നൊക്കെയാണ് ആ ക്രിയയുടെ അർത്ഥം. സ്ഥലത്തി ലോ കാലത്തിലോ വരുന്ന ഒഴിവിനെ ഉദ്ദേശിച്ച് അത് ഉപയോഗിക്കപ്പെടുന്നു. "മരണപ്പെട്ടു' എന്ന ആ വാക്കിന് അർത്ഥമില്ലതന്നെ. മരണംമൂലം ഉണ്ടാകുന്ന ഒഴിവിലും ഉപയോഗിക്കുമെന്ന് മാത്രം. ക്വുർ ആനിൽ 28 സ്ഥലങ്ങളിൽ ഈ ക്രിയയിൽ നിന്നുള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. "മര ണമടഞ്ഞു' എന്നുമാത്രം അർത്ഥം നൽകേണ്ടതായ ഒരു ഉദാഹരണവും അതിൽ കാണു കയില്ല. ഈസാ നബി (അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതല്ല മരണപ്പെട്ടുപോയിരി ക്കുന്നുവോ എന്ന വിഷയം ഹദീഥുകളുടെയും വ്യക്തമായ പ്രസ്താ വനകൾ തൃപ്തി പലരും ജനങ്ങളിൽ ആശയക്കുഴപ്പത്തിനും, കക്ഷി താൽപര്യത്തിനും ഇടയാക്കിയിരിക്കുകയാണല്ലോ. ഈസാ നബി (അ) മരണപ്പെട്ടിട്ടു ണ്ടെന്ന് സ്ഥാപിക്കുന്നതിൽ താൽപര്യമുള്ളവർ തങ്ങൾക്ക് തെളിവുകളായി സമർപ്പി ക്കാറുള്ള ഒന്നാണ് ഈ വചനം. ഈ തെളിവ് സ്വീകാര്യമല്ലെന്ന് മേൽപറഞ്ഞതിൽനിന്ന് വ്യക്തമാണ്. വിഭാഗം - 4
35:27أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ ثَمَرَٰتٖ مُّخۡتَلِفًا أَلۡوَٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِيضٞ وَحُمۡرٞ مُّخۡتَلِفٌ أَلۡوَٰنُهَا وَغَرَابِيبُ سُودٞ
(27) അല്ലാഹു ആകാശത്തുനിന്ന് വെള്ളം ഇറക്കിയിട്ടുള്ളത് നീ കണ്ടില്ലേ?- എന്നിട്ട് അതുമൂലം നാം ധ അല്ലാ ഹു പ വർണങ്ങൾ വ്യത്യസ്തമായി ക്കൊണ്ട് ഫലവർഗങ്ങളെ ഉൽപാദിപ്പി ച്ചു. മലകളിലുംതന്നെ, വർണങ്ങൾ വ്യത്യസ്തമായവെളുപ്പും ചുവപ്പു മായ -(തെളിഞ്ഞ) വഴികളും, തനി കറുത്തിരുണ്ടവയും ഉണ്ട്. (27) നീ കണ്ടില്ലേ അല്ലാഹു ഇറക്കിയിട്ടുള്ളത് ആകാശ ത്തുനിന്ന് വെള്ളം എന്നിട്ട് അത്മൂലം നാം പുറപ്പെടുവിച്ചു (ഉല്പാദി പ്പിച്ചു) ഫല (വർഗ)ങ്ങളെ വ്യത്യസ്തമായിട്ട് അവയുടെ വർണ ങ്ങൾ മലകളിലുണ്ട് വഴികൾ വെളുത്തവ ചുവന്നവയും അവയുടെ വർണങ്ങളിൽ വ്യത്യസ്തമായ (കാക്കയെപ്പോലെ) കറുത്തിരുണ്ടവയും കറുത്ത
35:28وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلۡأَنۡعَٰمِ مُخۡتَلِفٌ أَلۡوَٰنُهُۥ كَذَٰلِكَۗ إِنَّمَا يَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰٓؤُاْۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ
(28) മനുഷ്യരിലും, ജീവജന്തുക്ക ളിലും, കന്നുകാലികളിലുമുണ്ട് അതു പോലെ വർണവ്യത്യാസമുള്ളത്. അല്ലാഹുവിന്റെ അടിയാൻമാ രിൽനിന്ന് അറിവുള്ളവർ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂ. നിശ്ചയ മായും, അല്ലാഹു പ്രതാപശാലിയാ ണ്, വളരെ പൊറുക്കുന്നവനാണ്. (28) മനുഷ്യരിലുണ്ട് ജീവജന്തുക്കളിലും കന്നുകാലി (ആടുമാടൊട്ടകം)കളിലും വർണം വ്യത്യസ്തമായത് അതുപോലെ തീർച്ചയായും ഭയപ്പെടുന്നുള്ളൂ അല്ലാഹുവിനെ അവന്റെ അടി യാൻമാരിൽനിന്ന് അറിവുള്ളവർ (മാത്രം) നിശ്ചയമായും അല്ലാഹു പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനാണ് മനുഷ്യൻ നിത്യേന പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന ഇനത്തിൽതന്നെവർണ വൈവിധ്യങ്ങളും, ജാതി വ്യത്യാസങ്ങളും കാണുന്നതിനെ ക്കുറിച്ച് ചിന്തിക്കുവാൻ മനുഷ്യനെ അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഒരേ മഴവെള്ളം, ഒരേതരം വളം, ഒരേ ഭൂമി, ഇവയിൽനിന്നുൽഭവിച്ച ഫലവർഗങ്ങൾ നോക്കുക! ഒന്നൊ ന്നിൽനിന്ന് നിറത്തിലും, രൂപത്തിലും വ്യത്യസ്തമായിരിക്കും. മലകൾ നോക്കുക! അവ യും, അവയിലുള്ള വഴികളും വ്യത്യസ്ത രൂപത്തിലും വർണത്തിലും! മനുഷ്യരടക്ക മുള്ള എല്ലാ ജീവികളും, അവർ നിത്യം ഉപയോഗപ്പെടുത്തിവരുന്ന കന്നുകാലികളും അങ്ങനെത്തന്നെ. ചുരുക്കിപ്പറഞ്ഞാൽ, വർണം, ആകൃതി, രുചി, ഗുണം ആദിയായവയുടെ ആധിക്യം നിമിത്തം അവയ്ക്ക് ഒരു നിദാനം കണ്ടെത്തുവാൻ മനുഷ്യന് കഴിയുന്നില്ല. ഈ കാലമത്രയും ഈ ലോകത്ത് പുരോഗമിച്ചുകൊണ്ടേ ഇരുന്ന മനുഷ്യന് -കണ്ടതി നെല്ലാം പേരും പരിധിയും പറയുവാൻ വെമ്പുന്ന മനുഷ്യന് -വർണം, രുചി, ആകൃതി മുതലായവയിൽ -വിരൽകൊണ്ടെണ്ണാവുന്ന എണ്ണങ്ങൾ മാത്രമേ ഇതേവരെ പേരുപറ യുവാൻ പോലും കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളതിലെല്ലാം ചെറുശിശുക്കളെപ്പോലെ, "ഇന്ന തിന്റെ വർണം, അല്ലെങ്കിൽ ഇന്നതിന്റെ രുചി, ഇന്നതിന്റെ രൂപം' എന്നൊക്കെ പറയു വാനേ നാളിതുവരെ അവന് സാധിച്ചിട്ടുള്ളൂ. അറിവുള്ളവരേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. ഇവിടെ "അറിവു'കൊണ്ടുദ്ദേശ്യം ഏതാണെന്ന് നോക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അപ്രീതിയും, ശിക്ഷയും സൂക്ഷിക്കുക, അതിന്നാസ്പദമായ അവന്റെ വിധിവിലക്കുകൾ സ്വീകരിക്കു ക, ഇതാണ് അല്ലാഹുവിനെ ഭയപ്പെടുക എന്നതിന്റെ താല്പര്യം. ഇതിന് ഉപയുക്ത മായ അറിവാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയേണ്ടതില്ല. അഥവാ ഭൗതിക ലക്ഷ്യങ്ങളെ ഉന്നംവെച്ചുകൊണ്ടുള്ളതോ, ദൈവവിശ്വാസത്തെയും ധാർമികബോധത്തെയും നശിപ്പി ച്ചുകളയുന്നതോ ആയ അറിവുകളല്ല ഉദ്ദേശ്യം. അല്ലാഹു പറയുന്നു: - തിരിഞ്ഞുപോകുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശി ക്കാതിരിക്കുകയും ചെയ്തവരിൽനിന്ന് നീ വിട്ടുമാറുക. അറിവിൽനിന്നുമുള്ള അവരുടെ ആകെത്തുക അതാണ്. (സൂ: നജ്മ് 29, 30) അപ്പോൾ ഇവിടെ അറിവുകൊണ്ടുദ്ദേശ്യം നബിമാരുടെ അറിവുകളും അവർ സമുദായത്തിന് പ്രബോധനം ചെയ്ത വിജ്ഞാന ങ്ങളും ആയിരിക്കുവാനേ മാർഗമുള്ളൂ. ഒരു സന്ദർഭത്തിൽ നബി ˜ ചെയ്ത ഒരു പ്രസം ഗത്തിൽ ഇപ്രകാരം പറയുകയുണ്ടായി: ( ) (അല്ലാഹുവാണ സത്യം! ഞാൻ അല്ലാഹുവിനെക്കുറിച്ച് അവരെക്കാൾ അറിയുന്നവനും, അവരെക്കാൾ കഠിനമായി അവനെ ഭയപ്പെടുന്നവനുമാണ്. (ബു; മു.) അല്ലാഹുവിനെ ക്കുറിച്ച് എറ്റവും അറിവുള്ള ആൾ നബി ˜ യാകകൊണ്ടാണ്, അവനെക്കുറിച്ച് അവിടുത്തേക്ക് കൂടുതൽ ഭയമുണ്ടായതെന്നും, അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെ ഏറ്റക്കുറവനുസരിച്ച് ഭയപ്പാടിലും വ്യത്യാസം വരുമെന്നും ഇതിൽ നിന്ന് വ്യക്തമാണ്. മറ്റൊരിക്കൽ -ഒരു പ്രസംഗത്തിൽ തന്നെതിരുമേനി ˜ പറഞ്ഞു: (എനിക്ക് അറിയാവുന്നത് നിങ്ങൾക്കറി യാമായിരുന്നെങ്കിൽ നിങ്ങൾ അൽപം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമാ യിരുന്നു (ബു; മു.). അല്ലാഹുവിന്റെ സ്മരണയും ഭയപ്പാടും പ്രദാനം ചെയ്യുന്ന അറിവ് ലഭിക്കുവാനുള്ള ഒരു പ്രധാന മാർഗം വിശുദ്ധ തുടർന്നുള്ള ആയ ത്തിൽനിന്ന് ഗ്രഹിക്കാവുന്നതാണ്;- 29 പ നിശ്ചയമായും, അല്ലാഹു വിന്റെ വേദഗ്രമ്ലം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമ സ്കാരം നിലനിറുത്തുകയും, നാം തങ്ങൾക്ക് നൽകിയതിൽനിന്ന് രഹ സ്യമായും പരസ്യമായും ചിലവഴിക്കു കയും ചെയ്യുന്നവർ, നഷ്ടപ്പെട്ടുപോ കുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്;- 30 പ അവർക്ക് തങ്ങളുടെ പ്രതി ഫലങ്ങൾ അവൻ (അല്ലാഹു) നിറവേ റ്റിക്കൊടുക്കുവാനും, അവന്റെ ദയാ നുഗ്രഹത്തിൽനിന്ന് അവർക്ക് വർദ്ധി പ്പിച്ചുകൊടുക്കുവാനും വേണ്ടി. (അതിനാണവർ പ്രവർത്തിക്കുന്നത്.) നിശ്ചയമായും അവൻ വളരെ പൊറു ക്കുന്നവനാണ്, വളരെ നന്ദിയുള്ളവ നാണ്.
35:29–33إِنَّ ٱلَّذِينَ يَتۡلُونَ كِتَٰبَ ٱللَّهِ وَأَقَامُواْ ٱلصَّلَوٰةَ وَأَنفَقُواْ مِمَّا رَزَقۡنَٰهُمۡ سِرّٗا وَعَلَانِيَةٗ يَرۡجُونَ تِجَٰرَةٗ لَّن تَبُورَ
لِيُوَفِّيَهُمۡ أُجُورَهُمۡ وَيَزِيدَهُم مِّن فَضۡلِهِۦٓۚ إِنَّهُۥ غَفُورٞ شَكُورٞ
وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ مِنَ ٱلۡكِتَٰبِ هُوَ ٱلۡحَقُّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٞ
Passage continues through verse 35:33.
(29) സ്കാരം ചിലവഴിക്കുകയും നാം അവർക്ക് നൽകിയതിൽനിന്ന് രഹസ്യമായി പരസ്യമായും അവർ ആഗ്രഹിക്കുന്നു, പ്രതീക്ഷി ക്കുന്നു ഒരു വ്യാപാരം, കച്ചവടം (ഒരിക്കലും) നഷ്ടപ്പെടാത്ത (30) അവൻ അവർക്ക് നിറവേറ്റിക്കൊടുക്കുവാൻ തങ്ങളുടെ പ്രതിഫലങ്ങളെ തങ്ങൾക്ക് വർദ്ധിപ്പിച്ചുകൊടുക്കുവാനും അവന്റെ അനുഗ്രഹത്തിൽ (ദയവിൽ. ഔദാര്യത്തിൽ) നിന്ന് നിശ്ചയമായും അവൻ വളരെ പൊറുക്കുന്ന വനാണ് വളരെ നന്ദിയുള്ളവനാണ് വേദഗ്രമ്ലം വ്യക്തമാണ്. അതിന്റെ അർത്ഥം അറിയാതെയും, ഉള്ളടക്കം ശ്രദ്ധിക്കാതെയും ഉരുവിടുകയല്ല പാരായണം കൊണ്ടുദ്ദേശ്യം. അതിന്റെ ആശ യങ്ങൾ ഗ്രഹിച്ചും, ചിന്തിച്ചുംകൊണ്ടായിരിക്കണം അത്. എന്നാൽ മാത്രമേ അത് ഫല പ്പെടുകയുള്ളൂ. പാരായണത്തെപ്പറ്റി മുഖവുരയിൽ നാം വിസ്തരിച്ച് പറഞ്ഞി ട്ടുണ്ട്. ന്ധ പാരായണം ചെയ്യുക, ഓതുക' എന്നീ അർത്ഥങ്ങളുള്ള ഏൾപ്പക്തഷ എന്ന പദത്തിന് പിൻതുടരുക എന്നും അർത്ഥമുണ്ട്. ഈ അർത്ഥമാണ് ചില വ്യാഖ്യാതാ ക്കൾ ഇവിടെ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവ്യമാണ്. വഴി അറിവും ബോധവും ലഭിക്കുന്നു. അതിന്റെ പ്രതികരണം പ്രവർത്തനരംഗത്ത് വരുമ്പോൾ നമ സ്കാരത്തിനും ദാനധർമങ്ങൾക്കും അതിൽനിന്ന് പ്രചോദനം ലഭിക്കുകയും ചെയ്യുന്നു. ഈ വ്യാപാരത്തിന്റെ ഫലമാകട്ടെ, ഒരിക്കലും മുറിഞ്ഞുപോകാത്ത വർദ്ധിച്ച ലാഭവും! സ്വാഭാവികമായി വന്നുപോയേക്കാവുന്ന തെറ്റുകുറ്റങ്ങൾ അല്ലാഹു പൊറുത്തുകൊടു ക്കുകയും, സദുദ്ദേശ്യത്തോടുകൂടി ചെയ്യപ്പെടുന്ന സൽക്കർമങ്ങളെ നന്ദിപൂർവ്വം സ്വീക രിച്ച് കൂടുതൽ വളർത്തിക്കൊണ്ടിരിക്കുകയും ചെയ്യും. പരസ്യമായി ചിലവഴിക്കേണ്ടിവ രുമ്പോൾ പരസ്യമായും, അല്ലാത്തപ്പോൾ രഹസ്യമായും ചിലവഴിക്കുക, അഥവാ ആവ ശ്യവും സന്ദർഭവും അനുസരിച്ച് ചിലവാക്കുക എന്നാണ് "രഹസ്യമായും പരസ്യമായും' ( ഗ്നട്ടളഹ്നഥ വ ഏഞ്ചക്കട ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. 31 പ വേദഗ്രമ്ലത്തിൽനിന്ന് നിനക്ക് നാം "വഹ്യ്' (ബോധനം) നൽകിയിട്ടുള്ളതോ അതത്രെ യഥാർത്ഥം; അതിന്റെ മുമ്പിലുള്ള തിനെ (പൂർവ്വഗ്രമ്ലങ്ങളെ) സത്യ മാക്കി (ശരിവെച്ച്) കൊണ്ടാണ് (അതുള്ളത്). നിശ്ചയമായും, അല്ലാഹു അവന്റെ അടിയാൻമാരെ പ്പറ്റി സൂക്ഷ്മമായറിയുന്നവനും കാണുന്നവനുംതന്നെ. (32) പിന്നെ, നമ്മുടെ അടി യാൻമാരിൽനിന്ന് (നല്ലവരായി) നാം തിരഞ്ഞെടുത്തിട്ടുള്ളവർക്ക് (ഈ) വേദഗ്രമ്ലത്തെ നാം അവകാശപ്പെടു ത്തിയിരിക്കുന്നു. എന്നാൽ, സ്വന്തം ആത്മാവിനോട് അക്രമം പ്രവർത്തി ക്കുന്നവർ അവരിലുണ്ട്; മിതം പാലി ക്കുന്നവരും അവരിലുണ്ട്. അല്ലാഹു വിന്റെ അനുമതിയനുസരിച്ച് സൽകാ ര്യങ്ങളുമായി മുൻകടക്കുന്നവരും അവരിലുണ്ട്. അതത്രെ വലുതായ അനുഗ്രഹം (അഥവാ യോഗ്യത) (31) നാം വഹ്യ് നൽകിയിട്ടുള്ളത് നിനക്ക് വേദ ഗ്രമ്ലത്തിൽനിന്ന് അതാണ് യഥാർത്ഥം സത്യമാക്കിക്കൊണ്ട്, ശരിവെ ക്കുന്നനിലയിൽ അതിന്റെ മുമ്പിലുള്ളതിനെ നിശ്ചയമായും അല്ലാഹു തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിതന്നെ കാണുന്നവൻ (32) പിന്നെ നാം അനന്തരം നൽകി, അവകാശപ്പെടുത്തി വേദ ഗ്രമ്ലം നാം തിരഞ്ഞെടുത്തവർക്ക് നമ്മുടെ അടിയാൻമാ രിൽനിന്ന് എന്നാലവരിലുണ്ട് തന്നോട് അക്രമം ചെയ്തവൻ അവരിലുണ്ട് മിതം പാലിക്കുന്നവനും അവരിലുണ്ട് മുൻകടന്ന വനും സൽകാര്യങ്ങൾ (നന്മകൾ) കൊണ്ട് അല്ലാഹുവിന്റെ അനുമതി (സമ്മതം) പ്രകാരം അതുതന്നെയാണ് അനുഗ്രഹം, ദയവ്, ശ്രേഷ്ഠത വലുതായ പൂർവഗ്രമ്ലങ്ങളും മുൻപ്രവാചകൻമാരും പ്രബോധനം ചെയ്ത സിദ്ധാന്ത ങ്ങളെ ശരിവെച്ചും, സത്യമെന്ന് സ്ഥാപിച്ചുംകൊണ്ടാണ് വിശുദ്ധ നിലകൊള്ളുന്നത്. അത് നബി ˜ അല്ലാഹു അവതരിപ്പിച്ചുകൊടുത്തും, അവിടുന്ന് അത് പ്രബോധനം ചെയ്തു എന്നതുകൊണ്ട് കാര്യം അവസാനിക്കുന്നില്ല. നബി ˜ യുടെ ശേഷം അവിടുത്തെ സമുദായം കൈകാര്യം ചെയ്യേണ്ടുന്ന ഒരു അന ന്തര സ്വത്താക്കി അതിനെ അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. പ്രവാ ചകൻമാർ പ്രബോധനം ചെയ്യുന്ന അറിവാണല്ലോ അവരിൽനിന്ന് സമുദായ ത്തിന് ലഭിക്കുന്ന അനന്തരാവകാശം. വേദഗ്രമ്ലങ്ങളിൽവെച്ച് ഏറ്റവും ഉൽ കൃഷ്ടവും അവസാനത്തെ ആളുമായ നബി തിരുമേനി ˜ യുടെ സമുദായം ( കൈകാര്യം ചെയ്യാൻ ബാധ്യസ്ഥനാണ്. പഠിച്ചറിയുക, പഠിപ്പിക്കുക, ഉപദേശിക്കുക, പ്രചരിപ്പിക്കുക, പ്രവർത്തനങ്ങളിൽ വരുത്തുക, തട മാർഗങ്ങളെ നീക്കം ചെയ്യുക, അങ്ങനെ മനുഷ്യവർഗത്തിന് മാതൃകയാവുക, ഇതൊ ക്കെയാണവർ നിറവേറ്റേണ്ടത്. ( ) മനുഷ്യർക്ക് റസൂൽ നിങ്ങൾക്ക് നാം നിങ്ങളെ ഒരു മാദ്ധ്യമശ്രേഷ്ഠസമുദായമാക്കിയിരിക്കുന്നു. (സൂ: അൽബക്വറഃ ) ഇൗ സമുദായം ലോകാവസാനം വരെ നിലനിൽക്കേണ്ടതുണ്ട്. നേട്ടകോട്ടങ്ങൾ എന്തു ണ്ടായാലും അതങ്ങിനെ നിലനിൽക്കുകയും ചെയ്യും. സ്വാഭാവികമായുംമൊത്തത്തിൽ മൂന്ന് തരക്കാരായിരിക്കുമെന്ന് ഇൗ വചനം ചൂണ്ടിക്കാ ട്ടുന്നു: 1. തങ്ങളോടുതന്നെ അക്രമം പ്രവർത്തിച്ചവർ ( ) 2. മിതം പാലിക്കുന്ന വർ ( ) 3. സൽക്കർമങ്ങളുമായി മുൻകടന്നവർ ( ) ഇൗ മൂന്ന് തരക്കാർ ആരാണെന്നതിനെക്കുറിച്ച് പലരും പല അഭിപ്രായങ്ങളും പറഞ്ഞുകാണാം. എങ്കിലും, അവയിൽ കൂടുതൽ വ്യക്തമായിട്ടുള്ളതും, മിക്ക അഭിപ്രായങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്നതുമാണ് ഇമാം ഇബ്നുകഥീർ (റ)ന്റെ വിശദീകരണം. അത് ഇപ്രകാര മാകുന്നു: 1-ാമത്തെ വിഭാഗം, നിർബന്ധ കടമകളുടെ കാര്യത്തിൽ കുറെയൊക്കെ വീഴ്ച വരുത്തുകയും, നിരോധിക്കപ്പെട്ട ചില കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാ ണ്. 2 -ാമത്തെ വിഭാഗം, നിർബന്ധ കടമകളെ മുഴുവൻ നിർവഹിക്കുന്നവരും, നിഷിദ്ധ ങ്ങളെയെല്ലാം ഉപേക്ഷിക്കുന്നവരുമാണ്. പക്ഷേ, ചിലപ്പോഴൊക്കെ മതത്തിൽ തൃപ്തി കരങ്ങളായ (പുണ്യകരങ്ങളായ) കാര്യങ്ങളെ ഉപേക്ഷിക്കുകയും, തൃപ്തികരങ്ങളല്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്തേക്കും. 3 -ാമത്തെ വിഭാഗം, നിർബന്ധ കടമക ളും, മതത്തിൽ തൃപ്തികരങ്ങളായ മറ്റ് കാര്യങ്ങളും നിർവഹിക്കുകയും, നിഷിദ്ധമായ തിനെ തൃപ്തികരമല്ലാത്തതിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാകുന്നു. ഇൗ ഒടുവിൽ പറഞ്ഞവരാണ് ഏറ്റവും ഉയർന്ന പദവിയിലുള്ളതെന്ന് പറയേണ്ടതി ല്ല. ഇവരെപ്പറ്റി പറഞ്ഞപ്പോൾ "അല്ലാഹുവിന്റെ അനുമതി അനുസരിച്ച്' ( ) എന്നു കൂടി വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവർക്ക് ലഭിച്ചതുകൊണ്ടാണവർ ആ നിലയിലെത്തിയതെന്നും, അല്ലാഹു അവരെക്കു റിച്ച് നല്ലപോലെ തൃപ്തിപ്പെടുന്നുവെന്നും അത് സൂചിപ്പിക്കുന്നു. അതുതന്നെയാണല്ലോ വമ്പിച്ച ശ്രേഷ്ഠതയും. ( ) അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനത്തിൽ വിവരിക്കുന്നു:- പ (അതെ) നിത്യവാസത്തിന്റെ സ്വർഗങ്ങൾ! അതിലവർ പ്രവേശിക്കു ന്നതാണ്. അവിടെ അവർക്ക് സ്വർണം കൊണ്ടുള്ള ചില (തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പ് (വസ്ത്രം) പട്ടായി രിക്കും.
35:34وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَذۡهَبَ عَنَّا ٱلۡحَزَنَۖ إِنَّ رَبَّنَا لَغَفُورٞ شَكُورٌ
(34) അവർ പറയുകയും ചെയ്യും: "ഞങ്ങളിൽനിന്ന് ദുഃഖം നീക്കിത്തന്ന വനായ അല്ലാഹുവിന് സർവ്വസ്തു തിയും! നിശ്ചയമായും, ഞങ്ങളുടെ റ∫് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനും തന്നെ. 35 പ "അതായത് തന്റെ ദയാനു ഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസ ത്തിന്റെ ഭവനത്തിൽ ഞങ്ങളെ ഇറക്കി ത്തന്നിട്ടുള്ളവൻ! യാതൊരു ഞെരു ക്കവും ഇവിടെ ഞങ്ങളെ സ്പർശി ക്കുന്നില്ല! യാതൊരു ക്ഷീണവും (അസഹ്യതയും) ഇവിടെ ഞങ്ങളെ സ്പർശിക്കുന്നില്ല!!' (33) സ്ഥിരവാസത്തിന്റെ സ്വർഗങ്ങൾ അതിലവർ പ്രവേശി ക്കുന്നതാണ് അതിൽ അവർക്ക് അണിയിക്കപ്പെടും വളകളിൽനിന്ന് സ്വർണത്താലുള്ള മുത്തും അതിലവരുടെ ഉടുപ്പ്, വസ്ത്രം പട്ടാകുന്നു (34) അവർ പറയുകയും ചെയ്യും അല്ലാഹുവിന് സർവ്വസ്തുതിയും പോക്കി (നീക്കി)ക്കളഞ്ഞ ഞങ്ങളിൽനിന്ന് ദുഃഖം നിശ്ചയമായും നമ്മുടെ റ∫് വളരെ പൊറുക്കുന്നവൻ തന്നെ വളരെ നന്ദിയുള്ളവൻ
35:35–39ٱلَّذِيٓ أَحَلَّنَا دَارَ ٱلۡمُقَامَةِ مِن فَضۡلِهِۦ لَا يَمَسُّنَا فِيهَا نَصَبٞ وَلَا يَمَسُّنَا فِيهَا لُغُوبٞ
وَٱلَّذِينَ كَفَرُواْ لَهُمۡ نَارُ جَهَنَّمَ لَا يُقۡضَىٰ عَلَيۡهِمۡ فَيَمُوتُواْ وَلَا يُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَٰلِكَ نَجۡزِي كُلَّ كَفُورٖ
وَهُمۡ يَصۡطَرِخُونَ فِيهَا رَبَّنَآ أَخۡرِجۡنَا نَعۡمَلۡ صَٰلِحًا غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُۖ فَذُوقُواْ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ
Passage continues through verse 35:39.
(35) നമ്മെ ഇറക്കി (എത്തിച്ചു)തന്ന (സ്ഥിര) താമസത്തിന്റെ ഭവനത്തിൽ (വീട്ടിൽ) അവന്റെ അനുഗ്രഹത്താൽ, ദയവായി നമ്മെ (ഞങ്ങളെ) സ്പർശിക്കുന്നില്ല, ബാധിക്കുകയില്ല ഇതിൽ, ഇവിടെ ഒരു ഞെരുക്കവും, വിഷമവും നമ്മെ സ്പർശിക്കയുമില്ല ഇതിൽ ഒരു അസഹ്യതയും, ക്ഷീണവും 29 -ാം വചനത്തിൽ, ഒരിക്കലും നഷ്ടം വരാത്ത ലാഭകരമായ വ്യാപാരം നടത്തുന്ന വരെപ്പറ്റി പറഞ്ഞതിനെത്തുടർന്ന് അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയു ള്ളവനുമാണെന്ന് ഓർമിപ്പിക്കുകയുണ്ടായി. ആ വാഗ്ദാനം തികച്ചും സത്യമായി തങ്ങൾക്ക് അനുഭവപ്പെട്ടിരിക്കുന്നു എന്ന് ആ വ്യാപാരികൾ സ്വർഗത്തിൽവെച്ച് ഇപ്പോൾ ഇതാ സന്തോഷപൂർവ്വം പ്രഖ്യാപിക്കുകയാണ്: (നമ്മുടെ റ∫് വളരെ പൊറുക്കുന്നവനും വളരെ നന്ദിയുള്ളവനും തന്നെ) എന്ന്. കഴിഞ്ഞ ആയത്തിൽ പ്രസ്താ വിച്ച മൂന്ന് വിഭാഗക്കാർ ഉൾക്കൊള്ളുന്ന സത്യവിശ്വാസികൾക്ക് ലഭിക്കുന്ന പ്രതിഫല മാണ് അല്ലാഹു ഈ വചനങ്ങളിൽ പ്രസ്താവിച്ചു കാണുന്നത്. ഈ മൂന്നിലും ഉൾപ്പെ ടാത്ത അവിശ്വാസികളുടെ പ്രതിഫലം തുടർന്നുള്ള ആയത്തിൽ പ്രസ്താവിക്കു ന്നുമുണ്ട്. അപ്പോൾ, ഇവിടെ ചില സംശയങ്ങൾക്കവകാശമുണ്ട്. മൂന്ന് വിഭാഗക്കാരും തമ്മിൽ വളരെ വ്യത്യസ്തമായ നിലപാടാണല്ലോ കർമരംഗങ്ങളിൽ ഉണ്ടായിരുന്നത്. എന്നിരി ക്കെ, എല്ലാവർക്കും ഒരേ പ്രതിഫലംതന്നെ ലഭിക്കുന്നതെങ്ങനെ? അത് ന്യായമാണോ? സത്യവിശ്വാസിയാണെങ്കിലും അവരിൽ കുറ്റം ചെയ്തവർ അതിന്റെ ശിക്ഷ അനുഭവി ക്കേണ്ടതില്ലേ? അപ്പോൾ എല്ലാവരെയും ഒന്നിച്ച് സ്വർഗത്തിൽ പ്രവേശിക്കുമോ? ഇതാണ് സംശയം. ഈ ആയത്തുകളിൽ പ്രസ്താവിച്ച പ്രതിഫലം മൂന്ന് വിഭാഗക്കാർക്കും പൊതു വിൽ ലഭിക്കുന്ന പ്രതിഫലം തന്നെ. പക്ഷേ, ഓരോരുത്തർക്കും ലഭിക്കുന്ന വിഭവങ്ങളു ടെയും, സുഖസൗകര്യങ്ങളുടെയും തോത് അതത് വ്യക്തിയുടെ വ്യത്യസ്ത നിലപാട നുസരിച്ചായിരിക്കും. അനേകം വചനങ്ങൾകൊണ്ടും, നബിവചന ങ്ങൾകൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണിത്. കൂടാതെ, സത്യവിശ്വാസികളായ ആളുകൾ ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷമേ അവർക്ക് സ്വർഗത്തിൽ പ്രവേശനം ലഭിക്കുകയുമുള്ളൂ. സ്വർഗത്തിൽ പ്രവേശനം അപേക്ഷിച്ച് താഴെ കിടയിലാ യിരിക്കും അവർക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങൾ എന്നുമാത്രം. ഇൗ വസ്തുതയും നിൽനിന്ന് മനിലാക്കുവാൻ കഴിയും. ധാരാളം ഹദീഥുകളിൽ വ്യക്തമായി ത്തന്നെ അത് പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഒരു ഹദീഥ് മാത്രം ഉദാഹരണത്തിന് ഉദ്ധരിക്കാം:- "നരകത്തിലെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷം ഏറ്റവും അവസാനമായി, നരക ത്തിൽനിന്ന് രക്ഷകിട്ടി സ്വർഗത്തിൽ പ്രവേശിക്കുവാൻ ഭാഗ്യം സിദ്ധിക്കുന്നവന്റെ കഥ നബി ˜ വിവരിച്ചിട്ടുള്ള സ്വൽപം ദീർഘമായ ഒരു ഹദീഥിൽ, ഇപ്രകാരം കാണാം: (അവൻ സ്വർഗത്തിലെത്തിയശേഷം) അല്ലാഹു അവനോട് പറയും: "നീ മോഹിച്ചുകൊ ള്ളുക!' അപ്പോൾ അവൻ (പലതും പലതും) മോഹിച്ച് മോഹിച്ചുകൊണ്ടിരിക്കും. എന്നിട്ട് അല്ലാഹു ചോദിക്കും: "നീ മോഹിച്ചുകഴിഞ്ഞുവോ?' അവൻ "അതെ' എന്ന് പറയും. അപ്പോൾ അല്ലാഹു പറയും: "അതെല്ലാം നിനക്കുണ്ട്. അതോടൊപ്പം അത്രയും കൂടിയു ണ്ട് സ്ലസ്ലസ്ലസ്ല' ഇമാം ബുഖാരി, മുസ്ലിം മുതലായവർ പല മാർഗങ്ങളിൽകൂടിയും ഉദ്ധരി ച്ചിട്ടുള്ളതാണ് ഇൗ ഹദീഥ്. ഇൗ ആയത്തുകളിൽ പ്രസ്താവിച്ച പ്രതിഫലം മൊത്തത്തിൽ മേൽപറഞ്ഞ മൂന്ന് വിഭാഗക്കാർക്കും ബാധകമല്ലെന്നും, അതിൽ ഒന്നാമത്തെ വിഭാഗക്കാർ ( ) തീരെ രക്ഷക്കവകാശപ്പെട്ടവരല്ലെന്നും ചിലർ പ്രസ്താവിക്കാറുണ്ട്: നിഷിദ്ധമായ ഏതെങ്കിലും പാപം ചെയ്യുന്നവർ അതോടെ സത്യവിശ്വാസത്തിൽനിന്ന് തെറ്റിപ്പോയെന്നും ചിലർ വാദിക്കാറുണ്ട്. നിരവധി ഹദീഥുകളുടെ വ്യക്തമായ പ്രസ്താവനകൾക്ക് പുറമെ, 32-ാം വചനത്തിൽ മൂന്നുകൂട്ടരെപ്പറ്റിയും പ്രസ്താവിച്ചശേഷം തുടർന്നുകൊണ്ട് 33-ാം വചന ത്തിൽ ആരെയും ഒഴിവാക്കാതെ അവർ സ്വർഗത്തിൽ പ്രവേശിക്കും ( ) എന്ന് പറ ഞ്ഞതും ഇൗ അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നു. മാത്രമല്ല, അടുത്ത വചനത്തിൽ "അവി ശ്വാസികളാകട്ടെ, അവർക്ക് നരകത്തിന്റെ അന്മിയാണ് ( ) എന്ന് എടുത്ത് പറയുന്നതും കാണാം: 32-ാം വചനത്തിൽ പറഞ്ഞ മൂന്നുതരം ആളുകളും, 33-ാം വചനത്തിൽ പ്രസ്താവിച്ച ഭാഗ്യവാൻമാരും അനന്തരാവകാശം ഏറ്റുവാങ്ങാതിരിക്കുകയോ, ഏറ്റു വാങ്ങിയശേഷം പാടെ പുറംത ള്ളുകയോ ചെയ്ത അവിശ്വാസികൾമാത്രമാണിതുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. ഇമാം ഇബ്നുജരീർ (റ), ഇബ്നുകഥീർ (റ) എന്നീ മഹാന്മാർ ഇൗ സംഗതി പ്രത്യേകം ഉണർത്തിയിരിക്കുന്നു. 36 പ അവിശ്വസിച്ചവരാകട്ടെ, അവർക്ക് "ജഹന്നമി'ന്റെ അന്മിയു ണ്ടായിരിക്കും. അവരിൽ (മരണം) മരണപ്പെട്ടു പോകാമായിരുന്നു, അതിന്റെ ശിക്ഷയിൽനിന്ന് അവർക്ക് ലഘുവാക്കപ്പെടുകയുമില്ല. അപ്രകാ രമാണ്, എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുക. 37 പ അവർ അതിൽവെച്ച് അല മുറയിട്ടുകൊണ്ടിരിക്കും: "ഞങ്ങളുടെ റേ∫! ഞങ്ങളെ (ഒന്ന്) പുറത്താക്കി ത്തരേണമേ!- ഞങ്ങൾ (മുമ്പ്) പ്രവർത്തിച്ചുകൊണ്ടിരുന്നതല്ലാത്ത സൽക്കർമം ഞങ്ങൾ ചെയ്തു കൊള്ളാം!' (എന്ന്). "ഉറ്റാലോചിക്കുന്നവർക്ക് ഉറ്റാലോ ചിക്കാവുന്നത്ര (കാലം) നിങ്ങൾക്ക് നാം ആയു് നൽകിയിരുന്നില്ലേ?!- മുന്നറിയിപ്പ് നൽകുന്നവർ നിങ്ങൾക്ക് വരുകയും ചെയ്തിരുന്നു (വല്ലോ). അതുകൊണ്ട്, (ശിക്ഷ) ആസ്വദിച്ചു കൊള്ളുവിൻ! എനി, അക്രമികൾക്ക് യാതൊരു സഹായകനും ധ രക്ഷ കനും പ ഇല്ല'. (ഇതായിരിക്കും അവർക്ക് മറുപടി.) (36) അവിശ്വസിച്ചവരാകട്ടെ അവർക്കുണ്ട് "ജഹന്ന'മിന്റെ അന്മി അവരുടെ മേൽ വിധിക്കപ്പെടുകയില്ല എന്നാലവർക്ക് മര ണപ്പെടാമായിരുന്നു അവർക്ക് ലഘുവാക്കപ്പെടുകയുമില്ല തിന്റെ ശിക്ഷയിൽ നിന്ന് (ഒട്ടും) അപ്രകാരം നാം പ്രതിഫലം കൊടുക്കും എല്ലാ നന്ദികെട്ടവർക്കും (37) അവർ മുറവിളികൂട്ടും, അലമു റയിടും അതിൽവെച്ച് ഞങ്ങളുടെ റേ∫ ഞങ്ങളെ പുറത്താക്കിത്ത രണേ ഞങ്ങൾ നല്ലത് (സൽക്കർമം) പ്രവർത്തിക്കാം യാതൊന്ന ല്ലാതെ ഞങ്ങൾ പ്രവർത്തിച്ചിരുന്ന നിങ്ങൾക്ക് നാം ആയു് നൽകിയില്ലേ ഉറ്റാലോചിക്കാവുന്നത് (അത്രകാലം) അതിൽ ഉറ്റാ ലോചിക്കുന്നവർ നിങ്ങൾക്ക് വരുകയും ചെയ്തു മുന്നറിയിപ്പുകാരൻ അതുകൊണ്ട് ആസ്വദിക്കുവിൻ എനി അക്രമികൾക്കില്ല ഒരു രക്ഷകനും, സഹായിയും. "ജഹന്നം" ( ) എന്നുള്ളത് നരകത്തിന്റെ പേരുകളിൽ ഒന്നത്രെ. ശിക്ഷയുടെ കാഠി ന്യംകൊണ്ടോ, കാലാവധി അവസാനിക്കുന്നതുകൊണ്ടോ മരണം അവിടെ സംഭവിക്കു കയില്ല. പരലോകജീവിതം -സ്വർഗീയമാകട്ടെ നരകീയമാകട്ടെശാശ്വതമാണ്. ഏതെ ങ്കിലും വിധേന മരണപ്പെട്ടുകിട്ടിയാൽ ഈ ശിക്ഷയിൽനിന്നൊരു വിശ്രമം കിട്ടുമല്ലോ എന്നവർ മോഹിക്കും. പക്ഷേ, അത് സംഭവിക്കുകയില്ല. ശിക്ഷയുടെ കാഠിന്യം സഹിക്ക വയ്യാതെ അവർ നിലവിളി കൂടുന്നതും, അതവർക്ക് അപ്പോൾ ലഭിക്കുന്ന മറുപടിയുമാ ണ്. അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ. നബി ˜ ഇപ്രകാരം പറഞ്ഞതായി (റ) നിവേദനം ചെയ്യുന്നു: "നരകക്കാരിൽവെച്ച് ഏറ്റവും എളിയ ശിക്ഷ അനുഭവിക്കുന്നവൻ, ന്മികൊണ്ടുള്ള രണ്ട് ചെരുപ്പുകളും (ചെരുപ്പിന്റെ) രണ്ട് വാറും ഉള്ളവനായിരിക്കും. അവ രണ്ടും നിമിത്തം അവന്റെ തലച്ചോറ് (അടുപ്പത്തുവെച്ച്) കുടുക്ക തിളച്ചുമറിയുംപോലെ തിളച്ചുമറിയുന്ന തായിരിക്കും. അവനെക്കാൾ കഠിനമായ ശിക്ഷയുള്ളവൻ വേറെ ഉണ്ടെന്ന് അവന് തോന്നു കയില്ല. അവനാകട്ടെ, അവരിൽ ഏറ്റവും എളിയ ശിക്ഷക്കാരനാണുതാനും!' (ബു; മു.) വിഭാഗം - 5 (38) നിശ്ചയമായും, അല്ലാഹു ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യത്തെ അറിയുന്നവനാണ്; നിശ്ചയമായും, അവൻ ഹൃദയങ്ങളി ലുള്ളതിനെപ്പറ്റി അറിവുള്ളവനാണ്. (39) നിങ്ങളെ ഭൂമിയിൽ (മുൻ കഴിഞ്ഞവരുടെ) പിൻഗാമികളാക്കിയ വനത്രെ അവൻ. അതിനാൽ, ആരെ ങ്കിലും അവിശ്വസിച്ചാൽ അവന്റെ അവിശ്വാസം അവന്റെമേൽ തന്നെ യാണ് (ദോഷം ചെയ്യുക.) അവിശ്വാ സികൾക്ക് അവരുടെ അവിശ്വാസം, തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ കഠിനകോപമല്ലാതെ വർദ്ധിപ്പിക്കുക യില്ല; അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം, നഷ്ടവുമല്ലാതെ വർദ്ധിപ്പിക്കുകയില്ല. (38) നിശ്ചയമായും അല്ലാഹു അറിയുന്നവനാണ് ആകാ ശങ്ങളിലെ അദൃശ്യം ഭൂമിയിലെയും അവൻ അറിവുള്ളവനാണ് നെഞ്ച് (ഹൃദയം) കളിലുള്ളതിനെപ്പറ്റി (39) അവൻ യാതൊരു വനാണ് നിങ്ങളെ ആക്കിയ പിൻഗാമികൾ, പ്രതിനിധികൾ ഭൂമിയിൽ അതിനാൽ ആർ അവിശ്വസിച്ചുവോ എന്നാലവന്റെ മേലാണ് അവന്റെ അവിശ്വാസം അവിശ്വാസികൾക്ക് വർദ്ധിപ്പിക്കുക യില്ല അവരുടെ അവിശ്വാസം തങ്ങളുടെ റ∫ിന്റെ അടുക്കൽ കഠിന കോപ (ക്രോധ)ത്തെയല്ലാതെ അവിശ്വാസികൾക്ക് വർദ്ധി പ്പിക്കയില്ല അവരുടെ അവിശ്വാസം നഷ്ടമല്ലാതെ ഒരു സമുദായത്തിനുശേഷം മറ്റൊരു സമുദായമെന്ന നിലക്ക് മുമ്പുള്ളവരുടെ പിന്നാലെ വരുന്നവർ എന്നാണ് ത് എന്ന വാക്കുകൊണ്ടുദ്ദേശ്യം. "പിൻതുടർച്ചക്കാർ, പ്രതിനിധികൾ, അനന്തരക്കാർ' എന്നൊക്കെ ആ വാക്കിന് അർത്ഥം പറയാം. 40 പ (നബിയേ) പറയുക: "നിങ്ങൾ കണ്ടുവോ, അല്ലാഹുവിന് പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി) ക്കുന്ന നിങ്ങളുടെ പങ്കുകാരെ?! (ഇ വരെപ്പറ്റി നിങ്ങളെന്ത് പറയുന്നു?) ഭൂമിയിൽനിന്ന് അവർ എന്തൊരു വസ്തുവാണ് സൃഷ്ടിച്ചുണ്ടാക്കിയ തെന്ന് എനിക്ക് കാട്ടിത്തരുവിൻ! അല്ലാത്തപക്ഷം, അവർക്ക് ആകാശ ങ്ങളിൽ വല്ല പങ്കും ഉണ്ടോ?! അത ല്ലെങ്കിൽ, അവർക്ക് നാം വല്ല (പ്രത്യേ ക) വേദഗ്രമ്ലവും കൊടുത്തിട്ട് അതിൽ നിന്നുള്ള വല്ല തെളിവിൻമേ ലുമാണോ അവർ (നിലകൊള്ളുന്ന ത്)?! (അതൊന്നുമല്ല.) പക്ഷെ, അക്ര മികൾചിലർ ചിലരോട് -വഞ്ചനയ ല്ലാതെ വാഗ്ദാനം ചെയ്യുന്നില്ല.
35:40–45قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّـٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا
۞إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا
Passage continues through verse 35:45.
(40) നീ പറയുക നിങ്ങൾ കണ്ടുവോ നിങ്ങളുടെ പങ്കുകാരെ നിങ്ങൾ വിളിക്കുന്ന അല്ലാഹുവിനുപുറമെ എനിക്ക് കാണി ച്ചുതരുവിൻ അവരെന്ത് സൃഷ്ടിച്ചുവെന്ന് ഭൂമിയിൽനിന്ന് അതല്ല അവർക്കുണ്ടോ വല്ലപങ്കും ആകാശങ്ങളിൽ അതല്ലെങ്കിൽ നാമവർക്ക് കൊടുത്തിട്ടുണ്ടോ വല്ല ഗ്രമ്ലവും എന്നിട്ടവർ വല്ല തെളി വിൻമേലുമാണ് അതിൽനിന്ന് പക്ഷേ വാഗ്ദാനം ചെയ്യുന്നില്ല അക്രമികൾ അവരിൽ ചിലർ ചിലരോട് വഞ്ചന (ചതി, കൃത്രിമം) അല്ലാതെ അല്ലാഹുവിന് പങ്കുകാരാണെന്ന് ഗണിച്ചുകൊണ്ട് അവർ വിളിച്ചാരാധിച്ചുവരുന്ന ദൈവങ്ങൾ ഭൂമിയിൽ വല്ലതും സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ആകാശങ്ങളിൽ എന്തെ ങ്കിലും ഒരു കൂട്ടവകാശം അവർക്കുണ്ടോ? അല്ലെങ്കിൽ തങ്ങളുടെ നിലപാടിന് തെളിവ് നൽകത്തക്കവണ്ണം വല്ല വേദഗ്രമ്ലവും അവർക്ക് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതൊന്ന് കാണിച്ച് ബോധ്യപ്പെടുത്തുക എന്ന് അവരെ വെല്ലുവിളിക്കുന്നു. അതൊന്നും ഇല്ലാത്ത സ്ഥിതിക്ക് തങ്ങളുടെ ആരാധനയെയും, ആരാധ്യനെയും കുറിച്ച് അവർ തമ്മതമ്മിൽ ചെയ്യുന്ന പ്രസ്താവനകളെല്ലാം തനി കൃത്രിമത്വവും വഞ്ച നയുമാണെന്ന് സാരം. 41 പ നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തൽസ്ഥാ നംവിട്ടു) നീങ്ങുന്നതിന് ധ നീങ്ങാതിരി ക്കുവാൻ പ അവയെ പിടിച്ചുനിറുത്തു ന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കി ലോ, അവനുപുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയില്ല. അവൻ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു. (41) നിശ്ചയമായും അല്ലാഹു പിടിച്ചുനിറുത്തുന്നു ആകാ ശങ്ങളെ ഭൂമിയെയും അവ രണ്ടും നീങ്ങുന്നതിന്, നീങ്ങുമെന്നതി നാൽ അവരണ്ടും നീങ്ങിപ്പോയെങ്കിലോ അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല ഒരാളും തന്നെ അവന് പുറമെ നിശ്ചയമായും അവനാകുന്നു സഹനശീലൻ വളരെ പൊറുക്കുന്നവൻ ആകാശഭൂമികളുടെ സൃഷ്ടിയിൽ വേറെ ആർക്കും പങ്കില്ലാത്തതുപോലെ, അവയുടെ നിലനിൽപിന്റെ കാര്യത്തിലും ആർക്കും കയ്യില്ല. അല്ലാഹുവിന്റെ മാത്രം നിയന്ത്രണ ത്തിലാണവ സ്ഥിതിചെയ്യുന്നത്. ഭൂമിയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ എപ്പോഴെങ്കിലും ഉണ്ടാകാറുള്ള കമ്പനത്തിനോ, ഇളക്കത്തിനോപോലും പരിഹാരം ഉണ്ടാക്കാൻ മറ്റാർക്കും കഴിയാത്ത സ്ഥിതിക്ക് ആകാശഭൂമികൾ ഒന്നാകെ നിലതെറ്റിയാൽ ആർക്കാണവയെ പിടിച്ചു നിറുത്തുവാൻ 42 പ അവർ ധ അവർ മുശ്രിക്കു ക ൾ പ തങ്ങൾക്ക് കഴിയും പ്രകാരം അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നു; "തങ്ങൾക്ക് ഒരു താക്കീതുകാരൻ (റസൂൽ) വന്നുവെ ങ്കിൽ, (മറ്റുള്ള) സമുദായങ്ങളിൽ ഏതൊന്നിനെക്കാളും നിശ്ചയമായും തങ്ങൾ കൂടുതൽ സൻമാർഗികളായി ത്തീരും' എന്ന്. എന്നിട്ട് അവർക്ക് താക്കീതുകാരൻ വന്നപ്പോഴാകട്ടെ, (സത്യത്തിൽനിന്ന്) വിരണ്ടോടുകയ ല്ലാതെ (മറ്റൊന്നും) അതവർക്ക് വർദ്ധിപ്പിച്ചില്ല; (42) അവർ സത്യം ചെയ്തു അല്ലാഹുവിനെക്കൊണ്ട് അവരുടെ സത്യങ്ങളിൽവെച്ച് ഞെരുങ്ങിയത് (കഴിയും പ്രകാരമുള്ളത്) അവർക്ക് വന്നുവെങ്കിൽ ഒരു താക്കീതുകാരൻ നിശ്ചയമായും അവർ ആയി രിക്കുമെന്ന് കൂടുതൽ സൻമാർഗികൾ സമുദായങ്ങളിൽ ഏതൊ ന്നിനെക്കാളും അങ്ങനെ അവർക്ക് വന്നപ്പോൾ ഒരു താക്കീതുകാരൻ അതവർക്ക് വർദ്ധിപ്പിച്ചില്ല വിരണ്ടോട്ടമല്ലാതെ, വെറുത്തുപോക്കല്ലാതെ 43 പ ഭൂമിയിൽ ഗർവ്വ് നടിക്കുക യും, ദുഷിച്ച (കടുത്ത) കുതന്ത്രം പ്രയോഗിക്കുകയും ചെയ്തതിനാൽ, (വാസ്തവത്തിൽ) ദുഷിച്ച കുതന്ത്രം അതിന്റെ ആൾക്കാരിലല്ലാതെ വന്ന് ഭവിക്കുകയുമില്ല. എന്നിരിക്കെ, പൂർവ്വികന്മാരുടെ (മേലുണ്ടായ) നടപടിച്ചട്ടത്തെയ ല്ലാതെ (മറ്റ് വല്ലതും ഇവർ നോക്കി (ക്കാത്തു)ക്കൊണ്ടിരിക്കുന്നുണ്ടോ?! എന്നാൽ, അല്ലാഹുവിന്റെ നടപടിച്ച ട്ടത്തിന് ഒരു മാറ്റത്തിരുത്തും നീ കണ്ടെത്തുന്നതല്ല. അല്ലാഹുവിന്റെ നടപടിച്ചട്ടത്തിന് ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. (43) ഗർവ്വ് നടിച്ചതിനാൽ, അതായത് ഗർവ്വ് നടിക്കൽ (അല്ലാതെ) ഭൂമിയിൽ ദുഷിച്ച കുതന്ത്രവും വന്ന് ഭവിക്കയില്ല ദുഷിച്ച (കടുത്ത) കുതന്ത്രം അതിന്റെ ആൾക്കാരിലല്ലാതെ എന്നി രിക്കെ ഇവർ നോക്കുന്നു (പ്രതീക്ഷിക്കുന്നു)ണ്ടോ നടപടി (ചട്ടം, മാർഗം) അല്ലാതെ പൂർവ്വികൻമാരുടെ എന്നാൽ നീ കണ്ടെത്തുകയില്ലതന്നെ അല്ലാഹുവിന്റെ നടപടിക്ക് ഒരു മാറ്റവും, പകരം വരുത്തലും നീ കാണുകയുമില്ല അല്ലാഹുവിന്റെ നടപടിക്ക് ഒരു ഭേദഗതി, ഭേദപ്പെടുത്തൽ അവതരിക്കുന്നതിന് മുമ്പ് ജൂതൻമാരും ക്രിസ്ത്യാനികളുമാണ് വേദക്കാ രെന്ന നിലയിൽ അറേബ്യയിലുണ്ടായിരുന്നത്. ഈ രണ്ട് സമുദായങ്ങൾക്കുമിടയിൽ ഭിന്നിപ്പും വഴക്കുമാണുള്ളത്. തങ്ങളുടെ മാർഗമാണ് ശരിയായതെന്നും, മറ്റേവർ പിഴച്ച വരാണെന്നും ഇരുകൂട്ടരും വാദിക്കുക പതിവായിരുന്നു. ഇതെല്ലാം കാണുമ്പോൾ ബഹു ദൈവവിശ്വാസികളായ അറബികൾ ഗൗരവമേറിയ സത്യവാചകങ്ങൾ ഉപയോഗിച്ചു കൊണ്ട് പറയും: "തങ്ങൾക്ക് ഒരു റസൂൽ വന്നിരുന്നെങ്കിൽ തങ്ങൾ മറ്റ് സമുദായക്കാരെ പ്പോലെ വഴിപിഴക്കാതെ, അവരെക്കാൾ സന്മാർഗികളായിത്തീരുമായിരുന്നു.' അങ്ങനെ, നബി ˜ റസൂലായി നിയോഗിക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ മാർഗദർശനം സ്വീകരിക്കുന്നതിനുപകരം, പൂർവ്വാധികം ധിക്കാരികളായിത്തീരുകയും, നബി ˜ ക്കെതിരിൽ കടുത്ത കുതന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരിക്കുകയുമാണ് അവർ ചെയ്തത്. ഇവരുടെ മുൻഗാമികളായ ധിക്കാരികൾ അനുഭവിച്ചതുപോലെ, ഇവരുടെ ധിക്കാരഫലം ഇവരും അനുഭവിക്കാതിരിക്കുകയില്ലെന്നും, അത് അല്ലാഹുവിന്റെ നടപ ടിക്രമങ്ങളിൽ പെട്ടതാണെന്നും, ആ നടപടിക്രമങ്ങൾക്ക് ഒരിക്കലും മാറ്റമോ ഭേദഗതിയോ ഉണ്ടാകുകയില്ലെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. ശാം, യമൻ, ഇറാക്വ് മുതലായ ദൂരരാജ്യങ്ങളിലേക്ക് ഇവർ നടത്താറുള്ള കച്ചവടയാ ത്രകളിൽ, വഴിമദ്ധ്യെവെച്ച് ഇവരെക്കാൾ ശക്തൻമാരായിരുന്ന മുൻസമുദായങ്ങൾ അനു ഭവിച്ച ശിക്ഷകളുടെ പല അടയാളങ്ങളും, നശിച്ചുപോയ അവരുടെ പല അവശിഷ്ട ങ്ങളും ഇവർക്ക് കണ്ട് പാഠം പഠിക്കുവാനുണ്ടല്ലോ എന്ന് അടുത്ത വചനത്തിൽ അല്ലാഹു അവരെ ഉണർത്തുന്നു:- പ ഇവർ ഭൂമിയിൽകൂടി സഞ്ച രിക്കാറില്ലേ? ഇവർക്ക് മുമ്പുള്ളവ രുടെ പര്യവസാനം എങ്ങനെയാണു ണ്ടായിട്ടുള്ളതെന്ന് അപ്പോൾ ഇവർക്ക് നോക്കിക്കാണാമല്ലോ!- അവർ ഇവ രെക്കാൾ ശക്തിയിൽ ഊക്കൻമാരാ യിരുന്നുതാനും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാ കട്ടെ, യാതൊരു വസ്തുവും അല്ലാ ഹുവിനെ (തോൽപിച്ച്) അസാധ്യമാ ക്കുവാനില്ലതന്നെ. നിശ്ചയമായും, അവൻ സർവ്വജ്ഞനാകുന്നു; സർവ്വ ശക്തനാകുന്നു. 45 പ മനുഷ്യർ പ്രവർത്തിച്ചുവെ ച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടി കൂടുകയാണെങ്കിൽ, അതിന്റെ പുറഭാഗത്ത് (ഭൂമുഖത്ത്) ഒരു ജന്തുവെയും അവൻ (ബാക്കി) വിടുമായിരുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധിവരേക്കും അവൻ അവർക്ക് (കാല) താമസം ചെയ്തുകൊടുക്കു കയാണ്. അങ്ങനെ, അവരുടെ അവധി വന്നാൽ, നിശ്ചയമായും അപ്പോൾ, അല്ലാഹു തന്റെ അടിയാൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവൻ എടുത്തുകൊള്ളും.) പ ഇവർ (അവർ) സഞ്ചരിക്കാറില്ലേ ഭൂമിയിൽ അപ്പോൾ അവർക്ക് നോക്കാമല്ലോ, കാണാം എങ്ങനെ ഉണ്ടായെന്ന് യാതൊരുകൂട്ടരുടെ പര്യവസാനം ഇവരുടെ മുമ്പുള്ള അവർ ആയിരു ന്നുതാനും ഇവരെക്കാൾ ഊക്കുള്ളവൻ, കഠിനമായവൻ ശക്തിയാൽ, ബലം കൊണ്ട് അല്ലാഹു അല്ല (ഇല്ല) അവനെ അസാധ്യമാക്കാൻ യാതൊന്നുംതന്നെ ആകാശങ്ങളിൽ ഭൂമിയിലുമില്ല തീർച്ചയായും അവനാകുന്നു സർവ്വജ്ഞൻ (എല്ലാറ്റിനും) കഴിവുള്ളവൻ, സ ർ വ്വ ജ്ഞ ൻ (45) പിടികൂടുകയാണെങ്കിൽ അല്ലാഹു മനുഷ്യരെ അവർ പ്രവർത്തിച്ച (സമ്പാദിച്ചുവെച്ച)തിന് അവൻ വിട്ടേക്കുകയില്ല അതിന്റെ പുറത്ത്, വെളിയിൽ ഒരു ജന്തുവെയും പക്ഷേ അവൻ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു ഒരു അവധി വരെ നിർണയിക്കപ്പെട്ട എന്നിട്ട് വന്നാൽ അവരുടെ അവധി അപ്പോൾ അല്ലാഹു ആകുന്നു തന്റെ അടിയാൻമാരെപ്പറ്റി കണ്ടറിയു ന്നവൻ മനുഷ്യസമുദായം ചെയ്തുകൂടുന്ന പാപങ്ങളും, അക്രമങ്ങളും കണക്കിലെടുക്കു മ്പോൾ ഈ ഭൂമുഖത്ത് ഒരു ജീവിപോലും ഇല്ലാതാവത്തക്കവണ്ണംമഴവർഷിപ്പിക്കാതെ യോ, മറ്റേതെങ്കിലും അല്ലാഹു നശിപ്പിക്കേണ്ടതാണ്. അത്രയും കടുത്തതും വമ്പിച്ചതുമാണവ. പക്ഷേ, അല്ലാഹു ക്ഷമാശീലനാണ്. കാരു ണ്യവാനാണ്. അവൻ അവർക്ക് -ഓരോരുത്തർക്കും പ്രത്യേകവും, എല്ലാവർക്കും പൊതു നിർണയിച്ചിട്ടുണ്ട്. അതുവരെ അവരെ ഒഴിവാക്കിവിട്ടിരിക്കയാണ്. ആ അവധി വന്നാൽ ഓരോരുത്തരിലും എടുക്കേണ്ട നടപടി എന്താണെന്ന് അവന് നല്ല പോലെ അറിയാം. അവൻ എടുക്കുകയും ചെയ്യും. നബി ˜ ഇപ്രകാരം പറഞ്ഞതായി അബൂമൂസൽ (റ) ഉദ്ധരിക്കുന്നു: ൽട്ടപ്പഥ ൻത്തക്തല മ്പത്ഥയഞഞ്ചഷവ മ്പത്ഥട്ടമസ്ലഞ്ചഷ മ്പഗ ള്ളപ്പഥ സ്ലല സാരം: ശല്യവാക്കു കൾ കേട്ടിട്ട് അതിനെപ്പറ്റി അല്ലാഹുവിനെക്കാൾ ക്ഷമിക്കുന്ന ഒരാളും തന്നെ ഇല്ല. ജന ങ്ങൾ അവന് മക്കളുണ്ടെന്ന് വാദിക്കുന്നു. എന്നിട്ട് പിന്നെയും അവൻ അവർക്ക് ആരോ ഗ്യവും ആഹാരവും നൽകുന്നു: (ബു. മു.) അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. അവന്റെ സദ്വൃത്തരായ അടിയാൻമാരിൽ നമ്മെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ. ആമീൻ ധ