QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Luqman

لُقْمَان

Muhammad Amani Moulavi (d. 1987) · Surah 31 · 34 verses

31:1–4

الٓمٓ

تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ

هُدٗى وَرَحۡمَةٗ لِّلۡمُحۡسِنِينَ

Passage continues through verse 31:4.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 34 - വിഭാഗം 7 (27 മുതൽ മൂന്ന് വചനങ്ങൾ മദീനയിൽ അവതരിച്ചതാണെന്നും പക്ഷമുണ്ട്.) യ്യഞ്ഞദ്ധറ പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "അലിഫ്ലാംമീം' 2 പ വിജ്ഞാനപ്രദമായ വേദഗ്രമ്ല ത്തിലെ സൂക്തങ്ങളാണിവ. (3) നന്മ പ്രവർത്തിക്കുന്നവർക്ക് മാർഗദർശനവും കാരുണ്യവുമായി ട്ടത്രെ (അത് സ്ഥിതി ചെയ്യുന്നത്). (4) അതായത്: നമസ്കാരം നില നിറുത്തുകയും സകാത്ത് കൊടുക്കു കയും ചെയ്യുന്നവർക്ക്. അവരാകട്ടെ, പരലോകത്തിൽ വിശ്വാസമുറപ്പിക്കു കയും ചെയ്യുന്നു (അങ്ങിനെയുള്ളവർക്ക്). (1) "അലിഫ്ലാംമീം' (2) അവ, ഇവ, അത് വേദഗ്രമ്ല ത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് വിജ്ഞാനപ്രദമായ, യുക്തിപൂർണമായ (3) മാർഗദർശനമായിട്ട് കാരുണ്യമായിട്ടും നന്മ ചെയ്യുന്നവർക്ക്, ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിന് മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. (4) അതായത് യാതൊരു കൂട്ടർ നമസ്കാരം നിലനിറുത്തുന്നു സകാത്ത് കൊടുക്കുകയും ചെയ്യുന്നു അവരാകട്ടെ പരലോകത്തെക്കുറിച്ച് അവർ വിശ്വാസമുറപ്പിക്കുന്നു, ഉറച്ചു വിശ്വസി ക്കുന്നു. 5 പ അക്കൂട്ടർ, തങ്ങളുടെ രക്ഷിതാ വിങ്കൽനിന്നുള്ള നേർമാർഗത്തിലായി രിക്കും. അക്കൂട്ടർ, അവർ തന്നെയാണ് വിജയികളും.
31:5–6

أُوْلَـٰٓئِكَ عَلَىٰ هُدٗى مِّن رَّبِّهِمۡۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

وَمِنَ ٱلنَّاسِ مَن يَشۡتَرِي لَهۡوَ ٱلۡحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّخِذَهَا هُزُوًاۚ أُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ

(5) അക്കൂട്ടർ നേർമാർഗത്തിലാണ്, മാർഗദർശനമനുസരിച്ചാണ് തങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള അക്കൂട്ടർ അവർ തന്നെയാണ് വിജയികൾ വിശുദ്ധ നിരവധി വിജ്ഞാനങ്ങളും, യുക്തിതത്വങ്ങളും പ്രതിപാദിക്കപ്പെട്ടി ട്ടുള്ളതുകൊണ്ടാണ് അതിന് (വിജ്ഞാനപ്രദമായ ഗ്രമ്ലം) എന്ന് വിശേഷിപ്പിക്കപ്പെ ടുന്നത്. ഈ അധ്യായത്തിന്റെ ആരംഭത്തിൽ ഈ വിശേഷണം നൽകിയത് ഈ അധ്യായത്തിൽ ചില പ്രത്യേക വിജ്ഞാന തത്വങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പി ക്കുന്നു. മനുഷ്യർക്ക് ആകമാനം മാർഗദർശനം നൽകുവാൻ വേണ്ടിയാണ് അവ തരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അവരിൽ നന്മ പ്രവർത്തിക്കുവാൻ സന്നദ്ധതയുള്ള സൽഗുണ വാൻമാർക്ക് മാത്രമേ അതിന്റെ മാർഗദർശനം പ്രായോഗികഫലം ചെയ്യുകയുള്ളൂവെന്നത് സ്വാഭാവികമാണ്. നേരെമറിച്ച് ഹൃദയം കടുത്തവരും, പ്രവർത്തനം ദുഷിച്ചവരുമായ ആളു കൾക്ക് മുഖേന യാതൊരു നേട്ടവും ലഭിക്കുവാനില്ല. ഈ വസ്തുതയാണ് രണ്ടാ മത്തെ വചനം ചൂണ്ടിക്കാട്ടുന്നത്. പ്രസ്തുത സൽഗുണവാന്മാരുടെ പ്രധാന ലക്ഷണങ്ങൾ മൂന്നാം വചനത്തിൽ വിവരിക്കുന്നു. അഞ്ചാമത്തെ വചനം അവരുടെ നേട്ടങ്ങളുടെ രത്ന ച്ചുരുക്കം വിവരിക്കുകയാണ്. എന്നാൽ, മാർഗദർശനം ലഭിക്കുവാനുള്ള ഭാഗ്യം ലഭിക്കാത്തവർ ആരായിരിക്കും? ഇത് അടുത്ത വചനങ്ങളിൽ നിന്ന് മനിലാക്കാവുന്നതാണ്.:- (6) മനുഷ്യരിലുണ്ട് ചില ആളു കൾ: യാതൊരറിവും കൂടാതെ, അല്ലാ ഹുവിന്റെ മാർഗത്തിൽനിന്ന് (ജന ങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ് വാനായി അവർ വിനോദവാർത്ത (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയുണ്ട്. അവന് നമ്മുടെ "ആയത്തുകൾ' ഓതിക്കേൾപ്പി ക്കപ്പെടുന്നതായാൽ, അവൻ ഗർവ്വ് നടി ച്ചുകൊണ്ട് തിരിഞ്ഞുപോകുന്നതുമാണ്; അവനത് കേട്ടിട്ടില്ലാത്തത് പോലെ- (അഥവാ) അവന്റെ ഇരുകാതുക ളിലും ഒരു (തരം) കട്ടിയുള്ളത്പോലെ! എന്നാൽ, (നബിയേ) വേദനയേറിയ ശിക്ഷയെപ്പറ്റി അവന് സന്തോഷ വാർത്ത അറിയിക്കുക! (6) മനുഷ്യരിലുണ്ട് വാങ്ങുന്ന ചിലർ വിനോദ വാർത്തയെ, അനാവശ്യ വർത്തമാനം അവൻ പിഴപ്പിക്കുവാൻ വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് യാതൊരറിവുമില്ലാതെ അതിനെ ആക്കുവാനും പരിഹാസം, പരിഹാസ്യം അക്കൂട്ടർ അവർക്കുണ്ട് ശിക്ഷ നിന്ദ്യകരമായ, അപമാനപ്പെടുത്തുന്ന
31:7–11

وَإِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا وَلَّىٰ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَا كَأَنَّ فِيٓ أُذُنَيۡهِ وَقۡرٗاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٍ

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ جَنَّـٰتُ ٱلنَّعِيمِ

خَٰلِدِينَ فِيهَاۖ وَعۡدَ ٱللَّهِ حَقّٗاۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

Passage continues through verse 31:11.

(7) ഓതിക്കേൾപ്പിക്കപ്പെടുന്ന തായാൽ അവന് നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ) അവൻ തിരിഞ്ഞുപോകും ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട് അവ നത് കേൾക്കാത്തതുപോലെ അവന്റെ രണ്ട് കാതുകളിലുള്ള പ്രകാരം ഒരു കട്ടി, ഭാരം എന്നാൽ അവന് സന്തോഷമറിയിക്കുക ശിക്ഷയെക്കുറിച്ച് വേദനയേറിയ ൾീത്ഥിറ (ലഹ്വ്) എന്ന പദത്തിനാണ് ഇവിടെ "വിനോദം' എന്ന് വിവർത്തനം നൽകിയിരി ക്കുന്നത് . അത്യാവശ്യമായ കാര്യങ്ങളിൽ നിന്ന് ശ്രദ്ധയെ തിരിച്ചുവിടുന്നതോ, കേവലം രസത്തിനും ആനന്ദത്തിനും വേണ്ടി നടത്തപ്പെടുന്നതോ ആയ എല്ലാ കാര്യങ്ങൾക്കും ഉപ യോഗിക്കുന്ന വാക്കാണ് "ലഹ്വ്'. ( ) രാക്കഥകൾ, നോവലുകൾ, പ്രേമസാഹിത്യങ്ങൾ, ചിരി ക്കോപ്പുകൾ, വീണവാദ്യങ്ങൾ, സംഗീതാലാപങ്ങൾ, നൃത്തങ്ങൾ മുതലായവയും, നാടക ങ്ങൾ, കഥകളികൾ, ഇന്നത്തെ ചലച്ചിത്രപ്രദർശനങ്ങൾ ആദിയായവയുമെല്ലാം "വിനോദ വാർത്ത' ( ) കളിൽ ഉൾപ്പെടുന്നു. ഇബ്നു (റ), ഇബ്നു അ∫ാസ് (റ), ജാബിർ (റ), ഇക്രിമഃ (റ), ജുബൈർ (റ), മുജാഹിദ് (റ), മക്ഹൂൽ (റ), അംറുബ്നു (റ), ഹസൻ (റ) തുടങ്ങിയ "സ്വഹാബി'കളിലും കളിലും ഉൾപ്പെട്ട പല മഹാന്മാരുടെയും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ വാസ്തവം ഗ്മഞ്ചണവ ശൾഴ യ്യല ന്നപ്പൺക്കഠവ റ്റൾത്ഥറസ്ലല .ൽഞ്ഞത്ഥഷവ സ്ലഞ്ഞഥ ൽട്ടത്ഥപ്പട്ടമ ജന്മപ്പക്തഷ നാം ഇപ്പോൾ വായിച്ച ഇതേ വചനങ്ങൾ ഒന്ന് മനിരുത്തി വായിക്കുന്ന ഏതൊരു നിഷ്പക്ഷഹൃദയനും അത് ബോധ്യപ്പെടുന്നതാണ്. പക്ഷേ, ഇൗ ഉദാഹരണങ്ങളിൽ ചിലത് ചിലതിനെക്കാൾ ഗൗരവം കൂടിയതോ കുറഞ്ഞതോ ആയിരിക്കുമെന്നു മാത്രം. "വിനോദവാർത്തയെ വാങ്ങുന്നവർ' ( ) എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് അത് വിലക്ക് മേടിക്കുന്നവരോ, അതിനായി മുതൽമുടക്കുന്നവരോ മാത്രമാണ് ഉദ്ദേശ്യമെന്ന് കരുതേണ്ടതില്ല. ക്വത്താദഃ (റ) ചൂണ്ടിക്കാട്ടുന്നതുപോലെ, വിനോദത്തിൽ ഏർപ്പെടുന്നവർ എന്നേ അതിനർഥമുള്ളൂ. വില മുടക്കലുംകൂടി ഉണ്ടാകുന്നപക്ഷം അത് കൂടുതൽ ആക്ഷേ പാർഹമായിരിക്കുകയും ചെയ്യും. ഏതായാലും, വിനോദങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നവർ അല്ലാ ഹുവിന്റെ മാർഗത്തിൽനിന്ന് ക്രമേണ അകന്നുപോകുകയും, അതിനെ പുച്ഛവും പരി ഹാസവുമാക്കിത്തീർക്കുകയും ചെയ്യുമെന്നത് സ്വാഭാവികം മാത്രമാണ്. അങ്ങിനെ സ്വയം ദുർമാർഗത്തിൽ ആപതിക്കുകയും, അചിരേണ മറ്റുള്ളവരെക്കൂടി വഴിപിഴപ്പിക്കുകയും ചെയ്യും. ഇത് കേവലം സങ്കൽമല്ല, അനുഭവങ്ങൾ സാക്ഷീകരിക്കുന്ന യാഥാർഥ്യം മാത്രമാകുന്നു. ഇങ്ങിനെയുള്ളവരെപ്പറ്റി 7-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ച സംഗതികൾ നോക്കുക! അതെ, അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും നോക്കുവാനോ, അതനു സരിക്കുവാനോ അവർ തയ്യാറാകുന്നതല്ല. അത് കേൾക്കുന്നതുതന്നെ അവർക്ക് അറപ്പും വെറു പ്പുമായിരിക്കും. അതിന്റെ നേരെ പരിഹാസവും പ്രതിഷേധവും പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അവർക്ക് സന്തോഷവാർത്തയായി ലഭിക്കു വാൻ വല്ലതുമുണ്ടെങ്കിൽ അത് ഒരേ ഒരു കാര്യം മാത്രമാണ്. അതത്രെ നിന്ദ്യകരവും, വേദനയേറിയതുമായ ശിക്ഷ! അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ. ഇൗ വചനങ്ങളുടെ അവതരണ ഹേതുവായി പല മുഫി റുകളും ഉദ്ധരിക്കാറുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇതാണ്: നള്വ്റുബ്നുൽ ഹർഥ് ( ) കച്ചവടാർത്ഥം പേർഷ്യയിൽ പോകാറുണ്ടായിരുന്നു. അയാൾ അവിടെ നിന്ന് പല കഥാകൃതികളും വാങ്ങി കൊണ്ടുവരും. മുഹമ്മദ് നിങ്ങൾക്ക് ആദ്സമൂദ് മുതലായവരുടെ കഥകൾ പറഞ്ഞു തരുന്നു വല്ലോ. എന്നാൽ, ഞാൻ നിങ്ങൾക്ക് കൊസ്റൂമാരുടെയും, റുസ്തം, ഇസ്ഫൻദിയാർ മുത ലായ രാജാക്കളുടെയും കഥകൾ കേൾപ്പിക്കാം എന്നും മറ്റും പ്രസ്താവിച്ചുകൊണ്ട് ക്വുറൈ ശികളുടെ സദിൽ അവ വായിപ്പിച്ച് കേൾപ്പിക്കും. വിശുദ്ധ കേൾക്കുന്നതിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു നള്വ്റിന്റെ ഉദ്ദേശം. യഥാർത്ഥത്തിൽ അവതരണ ഹേതു എന്തുതന്നെ ആയികൊ ള്ളട്ടെ ആയത്തുകളുടെ വ്യക്തമായ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളുന്ന എല്ലാവിധ വിനോദങ്ങളും അതിൽ ഉൾപ്പെടുമെന്നതിൽ തർക്കമില്ല. കല, സൗന്ദര്യം, വിനോദം, സാഹിത്യം ആദിയായവയുടെ പേര് പറഞ്ഞുംകൊണ്ട് ഇന്ന് നമ്മുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന മിക്ക വിഷ യ കർത്താക്കളും, ആരാധകൻമാ രും, അനുഭാവികളും അവക്ക് എന്ത് ന്യായീകരണങ്ങൾ അവതരിപ്പിച്ചാലും, ശരിമനു ഷ്യന്റെ ധാർമിക ബോധവും, സ്വഭാവ ഗുണങ്ങളും നശിപ്പിച്ചു അവനെ മൃഗപ്രായമാക്കു ന്നവയത്രെ. പക്ഷേ, അല്ലാഹുവിനെ കുറിച്ചും, സനാതന തത്വങ്ങളെ കുറിച്ചും ബോധ ഈ നാശത്തിന്റെ ആഴം കണ്ടെത്തുവാൻ കഴിയുകയുള്ളൂ. ഇന്നത്തെ കലാവിനോദങ്ങളിൽ കൂടുതൽ ആകർഷകങ്ങളായി ഗണിക്കപ്പെടുന്നത് അവ യിലെ നാട്യം, അഭിനയം, നൃത്തം, കൃത്രിമ വേഷം, നഗ്നവേഷം, സംഗീതം ആദിയായ വയാണല്ലോ. ഇവയെ സംബന്ധിച്ച് വന്നിട്ടുള്ള ചില പ്രമാണങ്ങൾ ഇവിടെ ഓർക്കുന്നത് സന്ദർഭോചിതമായിരിക്കും; യ്യഞ്ചറ ∫സ്ലയ ക്ലടസ്ലച്ഛഥ യ്യഥ (1) യ്യഞ്ചറ ∫സ്ലയ ല്ലഞ്ചഷഞ്ചഴ യ്യഥ (2) ഛവഛ ഗ്ലസ്ലട്ടക്കട മ്പത്ഥഞ്ചല മ്മൾയ ∫സ്ലയ : ∫സ്ലയ കഞ്ചഷഞ്ചഴ യ്യഥ (3) റ്റഹ്നട്ടക്ത റ്റസ്ലട്ടക്കടസ്ലര ത്സ സാരം: 1) ഇബ്നു അ∫ാസ് (റ) പറയുന്നു: "സ്ത്രീകളോട് സാദൃശ്യം വഹി ക്കുന്നസ്ത്രീവേഷം ധരിക്കുന്നപുരുഷന്മാരെയും, പുരുഷൻമാരോട് സാദൃശ്യം വഹി ക്കുന്നപുരുഷവേഷം സ്വീകരിക്കുന്നസ്ത്രീകളെയും റസൂൽ ˜ തിരുമേനി ശപിച്ചിരിക്കുന്നു.' -ബുഖാരി, 2) അബൂഹുറയ്റഃ (റ) പറയുന്നു: "സ്ത്രീകൾ ധരിക്കുന്ന പ്രകാരം വസ്ത്രധാരണം ചെയ്യുന്ന പുരുഷനെയും, പുരുഷൻ ധരിക്കുന്ന പ്രകാരം വസ്ത്രധാരണം ചെയ്യുന്ന സ്ത്രീയെയും റസൂൽ ˜ ശപിച്ചിരിക്കുന്നു.'- അബൂദാവൂദ്. 3) റസൂൽ ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടുതരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല. (അവർ പിന്നീട് വരാനിരി ക്കുന്നു.) പശുക്കളുടെ വാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പുവെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധി കാരസ്ഥൻമാരാണ്) ഒന്ന്. വസ്ത്രംധരിച്ച നന്മകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്നവരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തല കൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെ യായിരിക്കും. ഇവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുക യുമില്ലസ്ല. മുസ്ലിം). കൃത്രിമ മുടി കൂട്ടിച്ചേർക്കുകയോ, ചേർത്തുകൊടുക്കുവാനാവശ്യപ്പെടുകയോ ചെയ്യുന്ന ഭംഗിക്കുവേണ്ടി പല്ലുകൾ രാവി വിടവുണ്ടാക്കുക മുതലായ പ്രവൃത്തികൾ മുഖേന അല്ലാഹു നൽകിയ പ്രകൃതിരൂപത്തിന് വ്യത്യാസം വരുത്തുന്ന സ്ത്രീകളെയും നബി ˜ ശപിച്ചിട്ടുള്ളതായി അബ്ദുല്ലാഹിബ്നു ഉമർ (റ), അബ് ദുല്ലാ ഹിബ്നു (റ) എന്നീ സ്വഹാബികളുടെ പ്രസ്താവന ഇമാം ബുഖാരിയും മുസ് ലിമും ഉദ്ധരിച്ചിട്ടുണ്ട്. വെള്ളം കൃഷിയെ ഉല്പാദിപ്പിക്കുന്ന പ്രകാരം സംഗീതം ഹൃദയ ത്തിൽ കപടവിശ്വാസത്തെ ഉൽപാദിപ്പിക്കുന്നതാണ്' എന്ന് നബി ˜ പ്രസ്താവിച്ചതായി ജാബിർ (റ) പറഞ്ഞുവെന്ന് ഇമാം ബൈഹക്വി ൽ ഉദ്ധരിച്ചിരിക്കുന്നു. ഇമാം അഹ് മദ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞതായി കാണാം: "എന്നെ ലോകർക്ക് കാരുണ്യമായും, ലോകർക്ക് മാർഗദർശനമായും അല്ലാഹു നിയോഗിച്ചിരിക്കുന്നു. കൊട്ടുമേളങ്ങളെയും, കുഴൽവാദ്യങ്ങളെയും, വിഗ്രഹങ്ങളെയും, കുരിശുകളെയും തുട ച്ചുനീക്കുവാനും എന്നോട് കൽപിച്ചിരിക്കുന്നുസ്ല.. ' ഇൗ ആയത്തിൽ പ്രസ്താവിച്ച "വിനോദ വാർത്ത' ( ) യെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇബ്നു (റ) സത്യം ചെയ്തു കൊണ്ട് പറഞ്ഞ മറുപടി (അത് സംഗീതമാണ്.) എന്നായിരുന്നു. ( ഞ്ചഷഞ്ചഘ ) അതിലെ പ്രധാന ഇനം അതാണെന്ന് സാരം. സംഗീതത്തെക്കുറിച്ച് യസീദ്ബ്നുൽവലീദ് ( ) ന്റെ ഒരു പ്രസ്താവന എത്ര വാസ്തവം! അദ്ദേഹം തന്റെ ഗോത്രക്കാരോടായി പറയുകയാണ്: ഉമയ്യഃ ഗോത്രമേ, സംഗീതത്തെ സൂക്ഷിച്ചുകൊള്ളുക! അത് ലജ്ജയെ ക്ഷയിപ്പിക്കുന്നു, ദേഹേച്ഛയെ വർധിപ്പി ക്കുന്നു, മനുഷ്യത്വം നശിപ്പിക്കുന്നു, മദ്യത്തെ പ്രതിനിധീകരിക്കുന്നു, മത്തൻമാരെപ്പോലെ പ്രവർത്തിപ്പിക്കുന്നു! കൂടാതെ കഴിയാത്തപക്ഷം, സ്ത്രീകളെയെങ്കിലും അതിൽ സംബന്ധി ക്കാനനുവദിക്കരുത്. ( ) സ്ത്രീപുരുഷ സമ്പർക്കത്തോടുകൂടിയതും, കാമവികാരങ്ങളെ ഇളക്കിത്തീർക്കുന്നതും, മനുഷ്യന്റെ മാനവും, ഉൽകൃഷ്ടവുമായ സ്വഭാ വഗുണങ്ങളെ ഹനിച്ചുകളയുന്നതുമായ വിഷയങ്ങളെ ആക്ഷേപിക്കുന്ന മഹദ്വാക്യങ്ങളും, ഉദ്ധരണികളും പലതും കാണാം. ദൈർഘ്യം ഭയന്ന് മതിയാക്കുകയാണ്. വിവാഹം, പെരു ന്നാൾ, മുതലായ സന്ദർഭങ്ങളിൽ പരിമിതമായ അളവിൽ വിനോദങ്ങൾ അനുവദിക്കപ്പെട്ടിട്ടു ണ്ടെന്നത് വാസ്തവമത്രെ. ഇതൊഴിവാക്കിയാൽ, വിനോദങ്ങളെ പൊതുവിൽ നിരുൽസാ ഹപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത് എന്ന് കാണാം. അവയിൽ കൂടുതൽ ദോഷ കരമായതിനെ തീരെ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നത് നോക്കുക: (ഐഹിക ജീവിതമെന്നത് വിളയാട്ടും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. സൂക്ഷിക്കുന്ന ആളുകൾക്ക് പരലോകമത്രെ ഉത്തമമായത്. അപ്പോൾ നിങ്ങൾ ബുദ്ധി കൊടുക്കുന്നില്ലേ?!) വിനോദങ്ങളിലൊന്നും ലയിക്കാതെ സൽക്കർമങ്ങൾ സമ്പാദിച്ചുവെക്കുന്നവർക്ക് ആനന്ദത്തിന്റെ അനുഗൃഹീത സ്വർഗം അല്ലാഹു വാഗ്ദത്തം ചെയ്യുന്നു. ഹൾൃത്ഥിറിവ വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്ക് സുഖാനുഭൂതിയുടെ സ്വർഗങ്ങളുണ്ട്:- (9) അവരതിൽ നിത്യവാസികളാ യിക്കൊണ്ട് (ജീവിക്കും). അല്ലാഹുവിന്റെ യഥാർഥമായ വാഗ്ദാനം! അവനത്രെ പ്രതാപശാലിയും, അഗാധജ്ഞാനിയുമാ യുള്ളവൻ. (10) നിങ്ങൾക്ക് കാണാവുന്ന തൂണു കളൊന്നും കൂടാതെ അവൻ ആകാ ശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചരിഞ്ഞുപോകു മെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കുകയും ചെയ്തിരി ക്കുന്നു. അതിൽ എല്ലാ (തരം) ജീവജന്തുക്ക ളെയും വിതരണം ചെയ്കയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്ന് നാം (അല്ലാഹു) വെള്ളം ഇറക്കി; എന്നിട്ട് മാന്യമായ (വിശിഷ്ടമായ) എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കു കയും ചെയ്തു. (11) ഇത് (ഒക്കെയും) അല്ലാഹു വിന്റെ സൃഷ്ടിയാകുന്നു. എന്നാൽ, അവന് പുറമെയുള്ളവർ സൃഷ്ടിച്ചിട്ടു ള്ളതെന്താണെന്ന് നിങ്ങളെനിക്ക് കാണി ച്ചുതരിക! പക്ഷേ, അക്രമകാരികൾ വ്യക്തമായ ദുർമാർഗത്തിലാകുന്നു. (8) നിശ്ചയമായും യാതൊരുകൂട്ടർ വിശ്വസിച്ചു പ്രവർത്തിക്കു കയും ചെയ്തു സൽക്കർമങ്ങൾ അവർക്കുണ്ട് സുഖാനുഭൂതിയുടെ (അനുഗ്രഹവർഷത്തിന്റെ) സ്വർഗങ്ങൾ (9) അതിൽ നിത്യവാസികളായ നില യിൽ അല്ലാഹുവിന്റെ വാഗ്ദാനം യഥാർഥമായ, സത്യമായും അവൻ പ്രതാപശാലിയത്രെ അഗാധജ്ഞനായ, തത്വജ്ഞാനിയായ (10) ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു തൂണുകളൊന്നും കൂടാതെ നിങ്ങൾ കാണുന്ന അവൻ ഇടുക (സ്ഥാപിക്കുക) യും ചെയ്തു ഭൂമിയിൽ ഉറച്ച മലകളെ, ആണികളെ അത് ചരിഞ്ഞുപോകുമെന്നതിനാൽ (മറിഞ്ഞുപോ കാതിരിക്കുന്നതിന്) നിങ്ങളെയും കൊണ്ട് അതിൽ പരത്തുക (വിത രണം ചെയ്യുക)യും ചെയ്തു എല്ലാ ജന്തുക്കളെയും, ജന്തുക്കളിൽനിന്ന് നാം ഇറക്കുകയും ചെയ്തു ആകാശത്തുനിന്ന് വെള്ളം, ജലം എന്നിട്ട് നാം മുളപ്പിച്ചു, ഉൽപാദിപ്പിച്ചു അതിൽ എല്ലാ ഇണകളെയും, ഇണക ളിൽനിന്നും മാന്യമായ, വിശേഷപ്പെട്ട (11) ഇത് അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്നാൽ നിങ്ങളെനിക്ക് കാട്ടിത്തരുക എന്ത് സൃഷ്ടിച്ചു വെന്ന് യാതൊരു കൂട്ടർ അവന് പുറമെയുള്ള പക്ഷേ, എങ്കിലും അക്രമകാരികൾ ദുർമാർഗത്തിലാണ്, വഴിപിഴവിലാണ് വ്യക്തമായ "നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ ( ) എന്ന് പറയുമ്പോൾ കാണപ്പെടാത്ത ഏതോ തൂണുണ്ടാവാമെന്ന് വരുന്നു. അതെ, അല്ലാഹുവിന്റെ ശക്തി ( ) യാകുന്ന തൂണിന്മേലത്രെ അഖിലാണ്ഡം സ്ഥിതി ചെയ്യുന്നത്. ഓരോ ആകാശവും, ഓരോ ഗോളവും അല്ലാഹു അതതിന് നിശ്ചയിച്ചിട്ടുള്ള വെപ്പും നിലയും തെറ്റാതെ നില കൊള്ളുന്നു. ശാസ്ത്രജ്ഞന്മാർ ഈ തൂണിന് ആകർഷണശക്തി എന്ന് പറഞ്ഞു തൃപ്തിയട യുന്നു. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം പ്രസ്തുത തൂൺ നഷ്ടപ്പെടുകയും, അവയുടെ നില അവതാളത്തിലാകുകയും ചെയ്യും. ഭൂമിക്ക് ചരിവും, മറിവും ബാധിക്കാതിരിക്കുവാനാ യിട്ടത്രെ അല്ലാഹു അതിൽ വമ്പിച്ച പർവ്വതങ്ങളെ സ്ഥാപിച്ചു തൂക്കം ശരിപ്പെടുത്തിവെച്ചിരിക്കു ന്നത്. ഇത് ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്ന ഒരു തത്വമാണ്. ജീവിതത്തിന് അത്യന്താപേക്ഷിതവും, മനുഷ്യൻ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വളരെ പ്രധാനവുമാണല്ലോ മഴവർഷവും സസ്യോൽപാദനവും. ഈ അനുഗ്രഹങ്ങളെക്കുറിച്ച് പ്രസ്താവിക്കുമ്പോഴൊക്കെ -വാചകഘടന പ്രഥമപുരുഷ ( ) രൂപത്തിലാകുമ്പോഴും- "നാം ഇറക്കി', "നാം മുളപ്പിച്ചു' ( ) എന്നിങ്ങിനെ ഉത്തമ ( മ്പപ്പന്ദക്തല ) രൂപത്തിലാണ് അത് പ്രസ്താവിക്കാറുള്ളത്. പ്രസ്തുത അനുഗ്രഹത്തെ ക്കുറിച്ച് മനുഷ്യന് നന്ദിയും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയും ഉണ്ടായിരിക്കണമെന്നത്രെ ആ പ്രയോഗം സൂചിപ്പിക്കുന്നത്.
31:12

وَلَقَدۡ ءَاتَيۡنَا لُقۡمَٰنَ ٱلۡحِكۡمَةَ أَنِ ٱشۡكُرۡ لِلَّهِۚ وَمَن يَشۡكُرۡ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ حَمِيدٞ

(12) ലുക്വ്മാന്ന് നാം വിജ്ഞാനം നൽകുകയുണ്ടായിട്ടുണ്ട്- "അല്ലാഹു വിന്ന് നീ നന്ദി ചെയ്യണം'. എന്ന്. ആർ (അല്ലാഹുവിന്) നന്ദി കാണി ക്കുന്നുവോ അവൻ തനിക്കുവേണ്ടിത്ത ന്നെയാണ് നന്ദി കാണിക്കുന്നത്. ആരെ ങ്കിലും നന്ദികേട് കാണിക്കുന്നതാ യാലോ, എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, സ്തുത്യർഹ നാണ്. (12) തീർച്ചയായും നാം കൊടുക്കുകയുണ്ടായി ലുക്വ്മാന് വിജ്ഞാനം,തത്വജ്ഞാനം നീ നന്ദി ചെയ്യണമെന്ന് അല്ലാഹുവിന് ആരെ ങ്കിലും നന്ദി ചെയ്യുന്നതായാൽ എന്നാൽ അവൻ നിശ്ചയമായും നന്ദി ചെയ്യുന്നു തനിക്കുവേണ്ടിതന്നെ ആരെങ്കിലും നന്ദികേട് ചെയ്താൽ, അവിശ്വസി ച്ചാൽ എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, അനാശ്രയനാണ് സ്തുത്യർഹനാണ്. "ലുക്വ്മാനുൽ ഹകീം' ( ർസ്ലഞ്ഞദ്ധറ ) അഥവാ വിജ്ഞാനിയായ ലുക്വ്മാൻ എന്ന പേർ പരക്കെ ഇന്നും പ്രചാരത്തിലുണ്ട്. അവതരിച്ച കാലത്തും ആ നാമം പ്രചാര ത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാനമൊഴി ( ) കളായി പല നീതിവാക്യങ്ങളും ഗ്രമ്ലങ്ങളിൽ സ്ഥലംപിടിച്ചുകാണാം. ഇദ്ദേഹം ഏത് കാലക്കാരനും ദേശക്കാരനുമായിരുന്നു വെന്നുള്ളതിൽ പല അഭിപ്രായങ്ങൾ കാണാം. പക്ഷേ ഒന്നിനും മതിയായ തെളിവുകളില്ല. ഏതായാലും ബുദ്ധിയും, വിവേകവും, ജ്ഞാനവും തികഞ്ഞ ഒരു മഹാനായിരുന്നു അദ്ദേഹ മെന്നതിൽ സംശയമില്ല. അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിനും സ്വീകാര്യമായ തെളിവുകൾ ഒന്നും കാണുന്നില്ല. പ്രവാചകനായിരുന്നില്ലമഹാ വിജ്ഞാനിയായിരുന്ന ഒരു മഹാനായിരുന്നു-എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ലുക്വ്മാന് നാം വിജ്ഞാനം നൽകിയിട്ടുണ്ടെന്ന് അല്ലാഹു നൽകിയ കീർത്തിപ ത്രവും തുടർന്നുള്ള ആയത്തുകളിൽ അദ്ദേഹത്തെക്കുറിച്ച് ചെയ്ത പ്രസ്താവനകളും അദ്ദേ ഹത്തിന്റെ മഹത്വത്തിന് ധാരാളം മതിയായ ലക്ഷ്യങ്ങളാണ്. സൂറത്തുൽ ബക്വറഃയിൽ അല്ലാഹു പറയുന്നു: "മൗനം ഒരു വിജ്ഞാനമാണ്. അത് പ്രവർത്തനത്തിൽ വരുത്തുന്നവർ കുറവാണ് ' ( ൽപ്പഥസ്ലമ പ്ലട്ടപ്പയവ ഗ്നഞ്ഞന്ദങ ൽപ്പഥസ്ലമ പ്ലട്ടപ്പയവ ഗ്നഞ്ഞന്ദങ ൽപ്പഥസ്ലമ പ്ലട്ടപ്പയവ ഗ്നഞ്ഞന്ദങ ൽപ്പഥസ്ലമ പ്ലട്ടപ്പയവ ഗ്നഞ്ഞന്ദങ ൽപ്പഥസ്ലമ പ്ലട്ടപ്പയവ ഗ്നഞ്ഞന്ദങ ) എന്നും, "മകനേ, നീ മധുരമായിരിക്കരുത്നിന്നെ വിഴുങ്ങി യേക്കും, നീ കയ്പുമായിരിക്കരുത്നിന്നെ തുപ്പിക്കളഞ്ഞേക്കും' ( ഞ്ചല യ്യന്ദഖ ത്സവ ഞ്ഞപ്പക്തച്ഛക്തമ ഏൾപ്പങ യ്യന്ദഖ ത്സ ഞ്ചല യ്യന്ദഖ ത്സവ ഞ്ഞപ്പക്തച്ഛക്തമ ഏൾപ്പങ യ്യന്ദഖ ത്സ ഞ്ചല യ്യന്ദഖ ത്സവ ഞ്ഞപ്പക്തച്ഛക്തമ ഏൾപ്പങ യ്യന്ദഖ ത്സ ഞ്ചല യ്യന്ദഖ ത്സവ ഞ്ഞപ്പക്തച്ഛക്തമ ഏൾപ്പങ യ്യന്ദഖ ത്സ ഞ്ചല യ്യന്ദഖ ത്സവ ഞ്ഞപ്പക്തച്ഛക്തമ ഏൾപ്പങ യ്യന്ദഖ ത്സ സ്ലഷ ) എന്നും മറ്റും അദ്ദേഹത്തിന്റെ മൊഴികളായി രേഖപ്പെടുത്തപ്പെടുന്നു. വിജ്ഞാനം നൽകുന്നു. ആർക്ക് വിജ്ഞാനം നൽക പ്പെടുന്നുവോ അവന് അധികരിച്ച നന്മ നൽകപ്പെട്ടുപോയി!) ലുക്വ്മാൻ (റ) ലഭിച്ച വിജ്ഞാനവും തത്വചിന് തയും-ഇന്നറിയപ്പെടുന്ന പല തത്വ ശാസ്ത്ര നിപുണന്മാരെപ്പോലെ-അദ്ദേഹത്തെ എത്തിച്ചത് ദൈവനിഷേധത്തിലേക്കോ, ആദ്ധ്യാത്മിക ചിന്താനിരാകരണത്തിലേക്കോ ആയിരുന്നില്ല. നേരെമറിച്ച് അദ്ദേഹത്തിന്റെ വിജ്ഞാനം അദ്ദേഹത്തെ നയിച്ചത് അല്ലാഹുവിന്റെ മഹത്വങ്ങളും, അവന്റെ പ്രീതിമാർഗവും മനിലാക്കുന്നതിലേക്കും, അവനോട് കൂറും ഭക്തിയും കാണിക്കുന്നതിലേക്കുമായിരുന്നു. ആ വിജ്ഞാനത്തിന്റെ ആകെത്തുക-അല്ലാഹുവിന് നന്ദിചെയ്യണം ( ) എന്നുള്ളതായിരുന്നു. കൂടുതലുള്ളതെല്ലാം ഈ മൂലവിജ്ഞാനത്തിന്റെ വിശദാംശങ്ങ ളാകുന്നു. ലോകസ്രഷ്ടാവിന്റെ നിഷേധത്തിൽ അധിഷ്ഠിതമായ ആധുനിക സാങ്കേതിക തത്വശാസ്ത്രക്കാരുടെ നന്ദികെട്ട വിജ്ഞാനവും, ലുക്വ്മാന്റെ നന്ദിയുടെ നന്ദിയാകുന്ന വിജ്ഞാ നവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ആയത്തിലെ തുടർന്നുള്ള രണ്ട് കനത്ത വാക്യങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയത് നോക്കുക! ലുക്വ്മാൻ (റ) തന്റെ മകന് നൽകിയ ഏതാനും സാരോപദേശങ്ങൾ അടുത്ത ചില വചനങ്ങളിൽ അല്ലാഹു ഉദ്ധരിക്കുന്നു.
31:13

وَإِذۡ قَالَ لُقۡمَٰنُ لِٱبۡنِهِۦ وَهُوَ يَعِظُهُۥ يَٰبُنَيَّ لَا تُشۡرِكۡ بِٱللَّهِۖ إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ

(13) ലുക്വ്മാൻ, തന്റെ മകനോട് അദ്ദേഹം അവന് സദുപദേശം നൽകി ക്കൊണ്ടിരിക്കവെ പറഞ്ഞ സന്ദർഭം (ഓർക്കുക): "എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവിനോട് പങ്കുചേർക്കരുത്. നിശ്ച യമായും (അവനോട്) പങ്കുചേർക്കൽ വമ്പിച്ച അക്രമമത്രെ." 269 - (13) പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ ലുക്വ്മാൻ തന്റെ മകനോട് അദ്ദേഹം അവന് സദുപദേശം നൽകിക്കൊണ്ടിരിക്കെ എന്റെ കുഞ്ഞു (ഓമന) മകനേ നീ പങ്കുചേർക്കരുത്, ശിർക്ക് ചെയ്യരുത് അല്ലാഹുവിൽ നിശ്ചയ മായും ശിർക്ക് അക്രമം തന്നെ വമ്പിച്ച ഉപദേശങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ശിർക്കിൽ അകപ്പെടാതിരിക്കുവാനും, തൗഹീദിൽ ചരിക്കുവാനുമുള്ള ഉപദേശമാകുന്നു. തൗഹീദിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഏത് നന്മയും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതുകൊണ്ടാണ് ലുക്വ്മാൻ (റ) തന്റെ മകനോട് ഒന്നാമതായി ഈ ഉപദേശം നൽകുന്നത്. മാതാപിതാക്കൾ തങ്ങളുടെ സന്താന ങ്ങൾക്ക് സദുപദേശങ്ങൾ വഴി മതശിക്ഷണം നൽകിക്കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ ആദ്ധ്യാത്മിക നില നന്നാക്കുന്നതിൽ മാതാപിതാക്കൾക്കുള്ള കടമ, ഉപദേശങ്ങളിൽ മുൻഗണന നൽകേണ്ടുന്ന കാര്യങ്ങൾ, ഉപദേശവേളയിൽ അനുവർത്തിക്കേണ്ടുന്ന നയവും സൗമ്യതയും എന്നിങ്ങനെ പലതും അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ നിന്ന് നമുക്ക് മനി ലാക്കാം. ഓരോ വിഷയവും അദ്ദേഹം മകന്റെ മുമ്പിൽ വെക്കുന്നത്, "എന്റെ കുഞ്ഞുമകനേ' ( സ്ലഷ ) എന്ന സംബോധനയോടുകൂടിയാണ്. ഓരോന്നും അവതരിപ്പിക്കുന്നത്, ഹൃദ്യ മായ ഭാഷയിലും, ഓരോന്നിന്റെയും സമാപനമാകട്ടെ, യുക്തിപൂർവം കാര്യകാരണത്തോ ടുകൂടിയും! (13, 16, 17, 18, 19 വചനങ്ങൾ നോക്കുക.) ഹാ, എത്ര ആകർഷണീയം! എന്തൊരു മാതൃക! ജനയിതാക്കളും രക്ഷിതാക്കളുമാണ്. അവർക്ക് പ്രകൃത്യാ മക്ക ളോട് അളവറ്റ വാൽസല്യവും കൃപയും ഉണ്ടായിരിക്കും. ആകയാൽ, അവർ മറ്റാരെക്കാളും അവരുടെ ഗുണകാംക്ഷികളായിരിക്കുമെന്നതും സ്വാഭാവികമാണ്. പക്ഷേ, മാതാപി താക്ക ളുടെ സ്ഥിതിഗതികൾക്കനുസരിച്ച് അതിന്റെ നിർവ്വഹണത്തിലും, പ്രയോഗത്തിലും വ്യത്യാസം ഉണ്ടായിരിക്കുമെന്ന് മാത്രം. എന്നാൽ, മാതാപിതാക്കളിൽ പ്രകൃത്യാ നൽകപ്പെട്ടിരിക്കുന്ന ആ പ്രേരണകൊണ്ട് ഇസ്ലാം മതിയാക്കുന്നില്ല. മക്കൾക്ക് വേണ്ടുന്ന ശിക്ഷണങ്ങളും, മാർഗദർശ നങ്ങളും നൽകുന്നതും, അവരെ സൽപമ്ലാവിൽ വളർത്തുന്നതും മതദൃഷ്ട്യാ രക്ഷിതാക്ക ളുടെ ഒഴിച്ചുകൂടാത്ത കടമകൂടിയാകുന്നു. ഇൗ വസ്തുത പല വാക്യങ്ങളിൽ നിന്നും, നബിവാക്യങ്ങളിൽ നിന്നും പരക്കെ അറിയപ്പെട്ടിട്ടുള്ളതാണല്ലോ. ഇതിന് ഒരു മറുവശമുണ്ട്. മക്കളുടെ പേരിൽ മാതാപിതാക്കൾക്കുള്ള വാത്സല്യത്തിന്റെയും, ഗുണകാംക്ഷയുടെയും ആഴമാകട്ടെ, തങ്ങൾക്കുവേണ്ടി അവർ അനുഭവി ക്കേണ്ടി വന്നിട്ടുള്ള യാതനകളുടെ അളവുകളാകട്ടെ ശരിക്കു മനിലാ ക്കുവാൻ മക്കൾക്ക് സാധിക്കുന്നതല്ല. സാധിച്ചാൽ തന്നെയും അതിന് തികച്ചും അനുയോജ്യ മായ പ്രതിഫലം നൽകി ആ കടപ്പാട് തീർക്കുവാൻ അവർക്ക് അസാധ്യ മാവുന്നു. മാതാപിതാക്കളെ വല്ലവരുടെയും അടിമകളായി കണ്ടെത്തുകയും, അപ്പോൾ അവരെ വിലകൊടുത്തു വാങ്ങി സ്വതന്ത്രരാക്കി വിടുകയും ചെയ്യുന്നതായാ ലല്ലാതെ, മാതാപിതാക്കൾക്ക് പ്രതിഫലം കൊടുക്കുവാൻ മക്കൾക്ക് സാധ്യമല്ല' എന്ന നബിവചനം - ഇവിടെ സ്മര ണീയമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ മാതാപിതാക്കളുടെ പേരിലുള്ള കടപ്പാടിനെക്കാൾ എത്രയോ വമ്പിച്ചതാണ് മക്കൾക്ക് അവരുടെ നേരെയുള്ള കടപ്പാട്. അതുകൊണ്ടാണ് ഇൗ വശത്തെക്കുറിച്ച് നബിവചനങ്ങളും കൂടുതൽ ശക്തമായ ഭാഷയിൽ ആവർത്തിച്ചാവർത്തിച്ചു ഉൽബോധം നൽകുന്നതും. പലപ്പോഴും ശിർക്കിനെക്കുറിച്ച് താക്കീത് ചെയ്തതിന്റെ തൊട്ടടുത്ത വാചകം മാതാപിതാക്കളെ സംബന്ധിച്ച ഉപദേശമായിരിക്കും. മാത്രമല്ല, ചിലപ്പോൾ അല്ലാ ഹുവിന്റെ ഒരു പ്രത്യേക ആജ്ഞാനിർദേശം (വസ്വിയ്യത്ത്) കൂടിയാണതെന്ന മുഖവുരയും അതൊന്നിച്ചു കാണാം. (അടുത്ത ആയത്തും, സൂ: 23; സൂ: അൻകബൂത്ത് 8:സൂ: അഹ്ക്വാഫ് 15 എന്നിവയും ഇതിന് ഉദാഹരണമാണ്.) ലുക്വ്മാൻ (റ) ചെയ്ത ഒന്നാമത്തെ ഉപദേശം ഉദ്ധരിച്ചശേഷം -അടുത്ത ഉപദേശം ഉദ്ധരിക്കുന്നതിന് മുമ്പായി-അല്ലാഹു മനുഷ്യരോടാകമാനം ചെയ്യുന്ന വസ്വിയ്യത്തിൽ മാതാപിതാക്കൾക്ക് കൽപി ക്കുന്ന സ്ഥാനം എന്തുമാത്രമാണെന്ന് പരിശോധിച്ചു നോക്കുക!-
31:14

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حَمَلَتۡهُ أُمُّهُۥ وَهۡنًا عَلَىٰ وَهۡنٖ وَفِصَٰلُهُۥ فِي عَامَيۡنِ أَنِ ٱشۡكُرۡ لِي وَلِوَٰلِدَيۡكَ إِلَيَّ ٱلۡمَصِيرُ

(14) മനുഷ്യനോട് അവന്റെ മാതാ പിതാക്കളെപ്പറ്റി നാം "വസ്വിയ്യത്ത്' ധ ആജ്ഞാ നിർദ്ദേശം പ നൽകിയിരിക്കുന്നു: അവന്റെ മാതാവ് ക്ഷീണത്തിനുമേൽ ക്ഷീണത്തോടെ അവനെ (ഗർഭം) ചുമന്നു; അവന്റെ (മുലകുടി അവസാ നിപ്പിച്ചുള്ള) വേർപാടാകട്ടെ, രണ്ടു വർഷം കൊണ്ട് മാത്രമാണ്; "എനിക്കും, നിന്റെ മാതാപിതാക്കൾക്കും നീ നന്ദി ചെയ്യണം. എന്റെ അടുക്കലേ ക്കാണ് നിങ്ങളുടെ തിരിച്ചുവരവ്. (14) നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി മനുഷ്യന് അവന്റെ മാതാപിതാക്കളെപ്പറ്റി അവനെ (ഗർഭം) ചുമന്നു അവന്റെ മാതാവ് ക്ഷീണത്തോടെ, ബലഹീനമായി ക്ഷീണത്തിനുമേൽ അവന്റെ വേർപാട് (മുലകുടി മാറ്റൽ) രണ്ടു വർഷത്തിനകമായിരിക്കും, രണ്ട് കൊല്ലംകൊ ണ്ടായിരിക്കും, നീ നന്ദി ചെയ്യണമെന്ന് എനിക്ക് നിന്റെ മാതാപിതാ ക്ക ൾ ക്കും എന്റെ അടുക്കലേക്കാണ് തിരിച്ചുവരവ്
31:15

وَإِن جَٰهَدَاكَ عَلَىٰٓ أَن تُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَاۖ وَصَاحِبۡهُمَا فِي ٱلدُّنۡيَا مَعۡرُوفٗاۖ وَٱتَّبِعۡ سَبِيلَ مَنۡ أَنَابَ إِلَيَّۚ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ

(15) "നിനക്ക് (യഥാർഥത്തിൽ) യാതൊരു അറിവുമില്ലാത്ത ഏതെങ്കി ലുമൊന്നിനെ എന്നോട് നീ പങ്ക് ചേർക്കുവാൻ അവർ നിന്നെ ബുദ്ധിമു ട്ടിക്കുന്നപക്ഷം, അപ്പോൾ നീ അവരെ അനുസരിക്കരുത്. ഇഹത്തിൽ നീ അവരോട് സദാചാ രമനുസരിച്ച് (നല്ല നിലക്ക്) സഹവസി ക്കുകയും ചെയ്യണം; എന്റെ അടുക്കലേക്ക് (ഖേദിച്ചു) മടങ്ങിയവരുടെ മാർഗം പിൻപറ്റുകയും ചെയ്യുക. പിന്നീട്, നിങ്ങളുടെ (എല്ലാവരുടെയും) മടക്കം എന്റെ അടുക്കലേക്ക് തന്നെ. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതി നെപ്പറ്റി ഞാൻ നിങ്ങളെ ബോധ്യ പ്പെടുത്തുന്നതാണ്. (15) അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബന്ധിച്ചാൽ നീ പങ്കുചേർക്കുവാൻ എന്നോട്, എന്നിൽ ഇല്ലാത്ത യാതൊന്നിനെ നിനക്ക് അതിനെപ്പറ്റി ഒരറിവും അപ്പോൾ നീ അവരെ അനുസരിക്കരുത് നീ അവരോട് സഹവസിക്കയും ചെയ്യണം ഇഹത്തിൽ സദാചാരപ്രകാരം (നല്ല നിലയിൽ) നീ പിൻപറ്റുകയും ചെയ്യുക യാതൊരുവരുടെ മാർഗം എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന പിന്നെ എന്റെ അടുക്കലേക്കാണ് നിങ്ങളുടെ മടങ്ങിവരവ് അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെ ടുത്തും, അറിയിച്ചുതരും യാതൊന്നിനെപ്പറ്റി നിങ്ങൾ പ്രവർത്തിച്ചുവന്നി രുന്ന മാതാപിതാക്കളോടുള്ള കടമകൾക്ക് ഇസ്ലാം കൽപിക്കുന്ന ഗൗരവവും, മറ്റു പല കാര്യ ങ്ങളും ഈ വചനങ്ങളിൽനിന്ന് മനിലാക്കുവാൻ കഴിയും: മാതാവിനോടുള്ള കടമയാണ് കൂടുതൽ ശക്തമായത്. കാരണം വ്യക്തമാണ്. ഏതാണ്ട് പത്ത് മാസത്തോളം അവൾ ഗർഭം ചുമന്ന് ബുദ്ധിമുട്ടി. അനന്തരം പ്രസവവേദനയും സഹിക്കേണ്ടിവന്നു. പ്രസവശേഷം കുറേ മാസങ്ങളോളം ഊണിനും ഉറക് കിനും പോലും സമയം കിട്ടാത്തവിധം ശിശുവിന് മുലകൊടുത്തും ശുശ്രൂ ഷിച്ചും അവൾ കഴിച്ചുകൂട്ടേണ്ടിവന്നു. ഇതുകൊണ്ടും അവസാനിച്ചില്ല. മുലകുടി മാറ്റിയ ശേഷം പിന്നെയും കുറേകാലം അവൾ കുഞ്ഞിനുവേണ്ടി കഷ്ടപ്പെടേണ്ടതുണ്ട്. പിതാവാ കട്ടെ, രക്ഷിതാവെന്ന നിലയിൽ മക്കളെ സംബന്ധിച്ച് അവനുള്ള ബാധ്യതകളും വിഷമത കളും വളരെ വമ്പിച്ചത് തന്നെ. എങ്കിലും മാതാവിന്റെ ത്യാഗങ്ങൾ അതിനെക്കാൾ എത്രയോ വമ്പിച്ചതത്രെ. അതുകൊണ്ടാണ് നബി ˜ യോട്: "ഞാൻ നന്നായി സഹവസിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവർ ആരാണ്' എന്ന് ഒരാൾ ചോദിച്ചപ്പോൾ അവിടുന്ന്: (നിന്റെ ഉമ്മയാണ്) എന്ന് ഉത്തരം പറഞ്ഞത്. "പിന്നെ ആരാണ്?' എന്ന് ചോദ്യകർത്താവ് വീണ്ടും ചോദിച്ചു. അപ്പോഴും അതേ ഉത്തരം തന്നെ അവിടുന്ന് പറഞ്ഞു. മൂന്നാമത് ചോദിച്ചപ്പോഴും അതേ ഉത്തരം തന്നെ നൽകി. നാലാമത്തെ പ്രാവശ്യത്തിൽ തിരുമേനി പറഞ്ഞു: (നിന്റെ ബാപ്പയാണ്. പിന്നെ നിന്നോട് കൂടുതൽ അടുത്തുവരും, പിന്നെ കൂടുതൽ അടുത്തവരുമായിരിക്കും. (ബു.മു.) 2) ശിശുക്കളുടെ മുലകുടികാലം രണ്ട് കൊല്ലമാണ്. പക്ഷേ, സംഗതിവശാൽ അതിൽ ഏറ്റക്കുറവ് വരുത്തേണ്ടി വരുകയോ, മാതാവല്ലാത്തവരെക്കൊണ്ട് അത് നടത്തേണ്ടിവരി കയോ ചെയ്യുന്നപക്ഷം മാതാപിതാക്കൾ അന്യോന്യം ആലോചിച്ചു വേണ്ടതുപോലെ ചെയ്യാ മെന്നും മറ്റുമുള്ള വിശദവിവരം സൂറത്തുൽ ബക്വറഃ 233-ാം വചനത്തിൽ അല്ലാഹു പ്രസ്താ വിച്ചിട്ടുണ്ട്. 3) മാതാപിതാക്കളോട് മക്കൾ എപ്പോഴും നന്ദിയും കൂറും ഉള്ളവരായിരിക്കണം. "എനിക്കും നിന്റെ മാതാപിതാക്കൾക്കും നന്ദി ചെയ്യുക' ( ) എന്ന്-അല്ലാഹുവിനോടൊപ്പം മാതാപിതാക്കളെയും ചേർത്തുകൊണ്ട് - പറഞ്ഞ വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. എന്നാൽ, അല്ലാഹുവിനോടുള്ള കൂറും ഭക്തിയും മറ്റാരോടുള്ളതിനെക്കാളും പ്രാധാന്യമർഹി ക്കുന്നുവെന്നത് വിസ്മരിച്ചുകൂടാ. 4) മാതാപിതാക്കളെ അനുസരിക്കലും, അവർക്ക് നന്ദി ചെയ്യലും വമ്പിച്ച കടമയാണെന്നു വെച്ച് അവർ കൽപിക്കുന്നതെന്തും അനുസരിക്കാമെന്ന് വിചാരിക്കാവതല്ല. തൗഹീദിനെതി രായി ശിർക്ക്പരമായ വിശ്വാസമോ പ്രവൃത്തിയോ സ്വീകരിക്കുവാൻ അവർ നിർബന്ധിക്കുന്ന പക്ഷം അതനുസരിക്കുവാൻ പാടില്ലാത്തതാകുന്നു. നബി ˜ പറയുന്നു: സ്രഷ്ടാവിന്റെ കൽപനക്ക് വിപരീതമായി ഒരു സൃഷ്ടിയെയും അനു സരിച്ചുകൂടാ എന്ന് സാരം. 5) മാതാപിതാക്കൾ ആദർശത്തിൽ യോജിക്കാത്തവരോ, അമുസ്ലിംകളോ ആയിരു ന്നാലുംശിർക്ക് ചെയ്വാൻ നിർബന്ധിക്കുന്നവരായിരുന്നാൽ പോലും - അവരുടെ മരണം വരെ അവരോട് നന്നായി പെരുമാറേണ്ടതാകുന്നു. എന്നിരിക്കെ, സ്വഭാവദോഷത്തിന്റെയൊ, അറിവില്ലായ്മയുടെയൊ, വാർധക്യസഹജമായുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങളുടെയോ പേരിൽ മാതാപിതാക്കളെ വെറുക്കുന്നതും അവരോട് അപമര്യാദയായി വർത്തിക്കുന്നതും എത്രമാത്രം അക്രമമായിരിക്കും?! അവരോട് പരുഷമായി സംസാരിക്കരുതെന്നും, മാന്യ മായ വാക്കുകൾ പറയണമെന്നും, താഴ്മയോടെ പെരുമാറണമെന്നും, അവർക്കുവേണ്ടി പ്രാർഥിക്കണമെന്നും സൂ: 23, 24 വചനങ്ങളിൽ അല്ലാഹു വ്യക്തമായി പ്രസ്താ യാതൊരു അറിവും ഇല്ലാത്തതിനെ എന്നോട് പങ്കുചേർക്കുവാൻസ്ല.' എന്ന് പറ ഞ്ഞതിന്റെ താൽപര്യവും, ഇൗ ആയത്തുമായി ബന്ധപ്പെട്ട മറ്റു ചില സംഗതികളും സൂ: അൻക ബൂത്ത് 8-ാം വചനത്തിന്റെ വിവരണത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അതിവിടെ ഓർമിക്കാം. മക്കൾക്കുവേണ്ടി മാതാക്കൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ ഏറിയകൂറും അവരുടെ ശൈശവത്തിലായിരിക്കുമല്ലോ. അതുകൊണ്ട് മക്കൾക്ക് മിക്കവാറും അതിനെക്കുറിച്ച് വേണ്ടത്ര മനിലാക്കുവാൻ അവസരം കിട്ടുകയില്ല. പിതാക്കൾ മക്കൾക്കുവേണ്ടി അനുഭവിക്കുന്ന വിഷമ ങ്ങൾ ഏറെക്കുറെ മനിലാക്കുവാൻ മക്കൾക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു. ഇതുകൊ ണ്ടായിരിക്കാം, പിതാവിന്റെ ത്യാഗത്തെക്കുറിച്ച് വിശേഷിച്ചൊന്നും ഇവിടെ എടുത്തുപറഞ്ഞു കാണാത്തത്. അടുത്ത വചനങ്ങളിൽ ലുക്വ്മാൻ (റ) ന്റെ സദുപദേശം തുടരുന്നു:-
31:16–18

يَٰبُنَيَّ إِنَّهَآ إِن تَكُ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٖ فَتَكُن فِي صَخۡرَةٍ أَوۡ فِي ٱلسَّمَٰوَٰتِ أَوۡ فِي ٱلۡأَرۡضِ يَأۡتِ بِهَا ٱللَّهُۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ

يَٰبُنَيَّ أَقِمِ ٱلصَّلَوٰةَ وَأۡمُرۡ بِٱلۡمَعۡرُوفِ وَٱنۡهَ عَنِ ٱلۡمُنكَرِ وَٱصۡبِرۡ عَلَىٰ مَآ أَصَابَكَۖ إِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ

وَلَا تُصَعِّرۡ خَدَّكَ لِلنَّاسِ وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٖ

(16) (ലുക്വ്മാൻ പറഞ്ഞു:) "എന്റെ കുഞ്ഞുമകനേ, നിശ്ചയമായും (ഒരു) കാര്യം-അതൊരു കടുക് മണിയുടെ തൂക്കമായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലി (ന്റെ ഉള്ളി)ലോ, ആകാശങ്ങ ളിലോ, ഭൂമിയിലോ (എവിടെയെ ങ്കിലും) ആയിരിക്കുകയും ചെയ്താലും, അല്ലാഹു അത് (രംഗത്ത്) കൊണ്ടുവരുന്നതാണ്. നിശ്ച യമായും അല്ലാഹു നിഗൂഢജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു. (17) "എന്റെ കുഞ്ഞുമകനേ, നീ നമ സ്കാരം നിലനിറുത്തണം; സദാചാ രംകൊണ്ട് കൽപിക്കുകയും, ദുരാചാര ത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യണം; നിനക്ക് ബാധിക്കുന്നതിൽ (ആപത്തുകളിൽ) നീ ക്ഷമ കൈക്കൊ ള്ളുകയും വേണം. നിശ്ചയമായും അത് (എല്ലാംതന്നെ) ഖണ്ഡിതമായ ധ ഒഴി ച്ചുകൂടാത്ത പ കാര്യങ്ങളിൽപെട്ടതാ കുന്നു. (16) മനുഷ്യരോട് നിന്റെ കവിൾ കോട്ടരുത് ധ മുഖം തിരിക്കരുത് പ അഹന്ത കാട്ടി ഭൂമിയിൽകൂടി നടക്കു കയും അരുത്. നിശ്ചയമായും ദുരഭിമാ നിയായ എല്ലാ (ഓരോ) അഹങ്കാരി യെയും അല്ലാഹു ഇഷ്ടപ്പെടുന് നതല്ല.
31:19

وَٱقۡصِدۡ فِي مَشۡيِكَ وَٱغۡضُضۡ مِن صَوۡتِكَۚ إِنَّ أَنكَرَ ٱلۡأَصۡوَٰتِ لَصَوۡتُ ٱلۡحَمِيرِ

(19) "നിന്റെ നടത്തത്തിൽ കരുതി ക്കൊള്ളുക ധ മിതത്വം പാലിക്കുക പ യും, നിന്റെ ശബ്ദത്തിൽനിന്ന് (അൽപ മൊന്ന്) താഴ്ത്തുകയും ചെയ്യുക. നിശ്ച യമായും ശബ്ദങ്ങളിൽ വെച്ച് ഏറ്റവും വെറുപ്പായത് കഴുതകളുടെ ശബ്ദ മത്രെ." (17) എന്റെ കുഞ്ഞുമകനേ നീ നമസ്കാരം നിലനിറുത്തുക നീ കൽപിക്കുകയും ചെയ്യുക സദാചാരംകൊണ്ട്, നല്ല കാര്യത്തെക്കുറിച്ച് നീ വിരോധിക്കുകയും ചെയ്യുക ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ച് നീ ക്ഷമിക്കുകയും ചെയ്യുക നിനക്ക് ബാധിച്ചതിൽ, ആപത്ത് വന്നതിൽ നിശ്ചയമായും അത് ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യ ങ്ങളിൽപെട്ടതാണ്. (18) നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക) യും അരുത് നിന്റെ കവിൾ (മുഖം) മനുഷ്യരോട് നീ നടക്കുകയും ചെയ്യ രുത് ഭൂമിയിൽ അഹങ്കരിച്ചുകൊണ്ട് നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസ് നടിക്കുന്നവനെയും ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്ത് കാണി ക്കുന്ന (19) നീ കരുതുക (മിതത്വം പാലിക്കുക) യും ചെയ്യണം നിന്റെ നടത്തത്തിൽ നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക നിന്റെ ശബ്ദ ത്തിൽ നിന്ന് (അൽപം) നിശ്ചയമായും കൂടുതൽ വെറുപ്പായത് ശബ്ദങ്ങ ളിൽ ശബ്ദം തന്നെ കഴുതകളുടെ അഹംഭാവം മൂലം ജനങ്ങളുടെ നേരെ മുഖം ചുളിക്കുകയോ, അവഗണന നിമിത്തം അവരിൽനിന്ന് മുഖം തിരിക്കുകയോ ചെയ്യാതെ, പ്രസന്നമുഖത്തോടും, വിനയത്തോടും കൂടി പെരുമാറണമെന്നാണ് ത്സവ (മനുഷ്യരോട് കവിൾ കോട്ടരുത്) എന്ന് പറഞ്ഞതിന്റെ സാരം. ഉറക്കെ ശബ്ദമുണ്ടാക്കിയും, അനാവശ്യമായി സംസാരിച്ചും മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വായാടികൾക്ക് വമ്പിച്ചൊരു താക്കീതാണ് അവരുടെ ശബ്ദത്തെ കഴുത യുടെ ശബ്ദത്തോട് ഉപമിച്ചതിൽ അടങ്ങിയിരിക്കുന്നത്. ശ്രോതാവിന്റെ ഹിതം നോക്കാതെ ഒരു യോഗ്യതയാണെങ്കിൽ, ആ യോഗ്യത കഴുതക്കാണല്ലോ കൂടുതൽ അവകാശപ്പടാവുന്നത്. ലുക്വ്മാൻ (റ) ന്റെ ഉപദേശങ്ങൾ ഇതോടെ അവസാനിച്ചു. ഓരോന്നിന്റെയും താൽപര്യം യാതൊരു വ്യാഖ്യാനമോ, വിവരണമോ കൂടാതെത്തന്നെ വ്യക്തമാ ണ്. ചുരുക്കത്തിൽ, മനു ഷ്യൻ അല്ലാഹുവുമായി ഇടപെടേണ്ടതെങ്ങിനെയെന്നും, ജനങ്ങളുമായുള്ള പെരുമാറ്റം എങ്ങിനെയായിരിക്കണമെന്നും അദ്ദേഹം ഇതിൽ മകനെ ഓർമിപ്പിച്ചിരിക്കുന്നു. മറ്റൊരു വിധ ത്തിൽ പറഞ്ഞാൽ, വിശ്വാസപരമായും, കർമപരമായും, സ്വഭാവസംബന്ധമായുമുള്ള പല തത്വോ പദേശങ്ങളുടെയും സമാഹാരമത്രെ അവ. ഓരോ വ്യക്തിയും നിത്യം ഓർമിച്ചിരിക്കേ ണ്ടുന്ന ഉപദേശങ്ങളായത് കൊണ്ടുതന്നെയാണ് അല്ലാഹു അവയെ ഉദ്ധരി ച്ചതും. അവയെ മാതൃകയാക്കി ജീവിക്കുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടു ത്തട്ടെ. ആമീൻ. വിഭാഗം - 3
31:20–21

أَلَمۡ تَرَوۡاْ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَسۡبَغَ عَلَيۡكُمۡ نِعَمَهُۥ ظَٰهِرَةٗ وَبَاطِنَةٗۗ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ

وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ٱلشَّيۡطَٰنُ يَدۡعُوهُمۡ إِلَىٰ عَذَابِ ٱلسَّعِيرِ

(20) ആകാശങ്ങളിലുള്ളതും, ഭൂമി യിലുള്ളതും അല്ലാഹു നിങ്ങൾ അധീ നപ്പെടുത്തിത്തന്നിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?! അവന്റെ അനുഗ്രഹ ങ്ങൾ പ്രത്യക്ഷമായും, പരോക്ഷ മായും നിങ്ങൾക്ക് അവൻ വിശാലപ്പെ ടുത്തിത്തരുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്റെ കാര്യ ത്തിൽയാതൊരു അറിവാകട്ടെ, മാർഗ ദർശനമാകട്ടെ, വെളിച്ചം നൽകുന്ന ഗ്രമ്ലമാകട്ടെ (ഒന്നും തന്നെ) ഇല്ലാതെതർക്കം നടത്തുന്ന ചിലർ മനു ഷ്യരിലുണ്ട്. (21) "അല്ലാഹു ഇറക്കിയിട്ടുള്ളതിനെ നിങ്ങൾ പിൻപറ്റുവിൻ' എന്ന് അവ രോട് പറയപ്പെട്ടാൽ അവർ പറയും; "ഇല്ല-) എങ്കിലും ഞങ്ങളുടെ പിതാ ക്കളെ ഏതൊരു പ്രകാരത്തിൽ കണ്ടെ ത്തിയിരിക്കുന്നുവോ അതിനെ ഞങ്ങൾ പിൻപറ്റുന്നതാണ്.' പിശാച് അവരെ ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് ക്ഷണിക്കുകയായിരുന്നുവെങ്കിലുമോ (-എന്നാലും അവരെത്തന്നെയാണോ പിൻപറ്റുക)?! (20) നങ്ങൾ കണ്ടില്ലേ, കാണുന്നില്ലേ നിശ്ചയമായും അല്ലാഹു അധീനമാക്കി, വിധേയമാക്കി (എന്ന്) നിങ്ങൾക്ക് ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും അവൻ വിശാലപ്പെടുത്തുകയും ചെയ്തു നിങ്ങളിൽ, നിങ്ങൾക്ക് അവന്റെ അനുഗ്രഹങ്ങളെ പ്രത്യക്ഷമായിട്ട്, വ്യക്ത മായ നിലയിൽ പരോക്ഷമായിട്ടും, മറഞ്ഞ നിലയിലും മനുഷ്യരിലുണ്ട് തർക്കം നടത്തുന്നവർ അല്ലാഹുവിന്റെ കാര്യത്തിൽ യാതൊരറി വുമില്ലാതെ ഒരു മാർഗദർശനവുമില്ലാതെ ഒരു ഗ്രമ്ലവുമില്ലാതെ പ്രകാശം(വെളിച്ചം) നൽകുന്ന (21) പറയപ്പെട്ടാൽ അവരോട് നിങ്ങൾ പിൻപറ്റുവിൻ (എന്ന്) ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ അല്ലാഹു അവർ പറയും എങ്കിലും, എന്നാൽ ഞങ്ങൾ പിൻപറ്റും, പിൻപറ്റുന്നു യാതൊ ന്നിനെ ഞങ്ങൾ കണ്ടെത്തി അതുപ്രകാരം, അതിൻമേൽ ഞങ്ങളുടെ പിതാക്കളെ ആയിരുന്നാലുമോ പിശാച് അവരെ ക്ഷണിക്കുക, വിളിക്കുക ശിക്ഷയിലേക്ക് ജ്വലിക്കുന്ന നരകത്തിന്റെ, അന്മിയുടെ ആകാശത്ത് സ്ഥിതി ചെയ്യുന്ന സൂര്യ ചന്ദ്രനക്ഷത്രാദി ഗോളങ്ങളെയും, മേഘം, മഴ, മഞ്ഞ്, വായു മുതലായവയെയും, ഭൂമിയിലെ ജീവികൾ, സസ്യലതാദികൾ, പർവ്വതങ്ങൾ, നദികൾ ഖനനവസ്തുക്കൾ തുടങ്ങിയ നിരവധി വസ്തുക്കളെയും മനുഷ്യന് ഓരോ തരത്തിൽ അല്ലാഹു ഉപയോഗപ്പെടുത്തിക്കൊടുത്തിരിക്കുന്നു. വിശപ്പിന് ഭക്ഷണം, ദാഹത്തിന് വെള്ളം, താമസ ത്തിന് സ്ഥലസൗകര്യം, കാഴ്ച, കേൾവി, സംസാരം എന്നിങ്ങനെയുള്ള എണ്ണമറ്റ അനുഗ്രഹ ങ്ങൾ പ്രത്യക്ഷത്തിൽ അറിയപ്പെടാവുന്നതാണ്. വിശേഷബുദ്ധി, ജ്ഞാനം സമ്പാദിക്കുവാനുള്ള മാർഗങ്ങൾ, വേദഗ്രമ്ലങ്ങളും ദൈവദൂതൻമാരും മുഖേനയുള്ള മാർഗദർശനങ്ങൾ, പ്രാർഥ നക്ക് ഉത്തരം നൽകൽ എന്നിങ്ങനെ പ്രത്യക്ഷത്തിൽ കാണപ്പെടാത്ത എത്രയോ അനുഗ്രഹ ങ്ങളും അവൻ മനുഷ്യനു ചെയ്തുകൊടുത്തിട്ടുണ്ട്. നിത്യം ചെയ്തുകൊണ്ടിരിക്കുന്നു മുണ്ട്. അങ്ങിനെ, ഓരോ വിനാഴികയിലും അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങൾ ആസ്വ ദിച്ചും, കണ്ടറിഞ്ഞുംകൊണ്ടിരിക്കുകയുമാണ് മനുഷ്യവർഗം. എന്നിട്ടും അവരിൽ ഒരു വിഭാഗം അല്ലാഹുവിലും, അവന്റെ തൗഹീദിലും വിശ്വസിക്കുന്നില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല. നേരെമറിച്ച് തർക്കത്തിനും, നിഷേധത്തിനും ഒരുമ്പെടുകയാണ് അവർ ചെയ്യുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്നവരും, അവന്റെ ഏക ത്വത്തെയും ഉൽകൃഷ്ടഗുണങ്ങളെയും നിഷേധിക്കുന്നവരും, അവന്റെ നിയമനിർദേശങ്ങളെ വിമർശിക്കുന്നവരും-ഇങ്ങിനെ പല വിഭാഗത്തിൽ ഉൾപ്പെടുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചതും, മഴവർഷിപ്പിച്ചതും കായ്കനികളെ ഉൽപാദിപ്പിച്ചതും സമുദ്രവും നദികളും ഉപയോഗപ്പെടുത്തിയതും, സൂര്യചന്ദ്രൻമാരെയും രാപ്പകലുകളെയും ഉപയോഗപ്പെടുത്തിയതും ഓർമിപ്പിച്ചശേഷം സൂറത്തു ഇബ്റാഹിമീൽ അല്ലാഹു പറയുന്നു: 34: മ്മൾപ്പങ്കറസ്ല.പ്ലര യ്യല സാരം: നിങ്ങൾ നിന്നെല്ലാം തന്നെ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണിയാൽ തീരുന്നതല്ല. നിശ്ചയമായും മനുഷ്യൻ തന്നെ. (സൂ : ഇബ്റാഹീം 34) ഇൗ ആശയംതന്നെ യാണ് അല്ലാഹു ഇൗ വചനങ്ങളിലും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അല്ലാഹുവിന്റെ തൗഹീദിന്റെയും മാർഗദർശനങ്ങളു ടെയും നിയമനിർദേശങ്ങളുടെയും കാര്യങ്ങളിൽതർക്കം നടത്തുന്നവർക്ക് അല്ലാഹുവിന്റെ സന്ദേശങ്ങൾക്കും നിർദേശങ്ങൾക്കും എതിരിൽ തങ്ങളുടെ വാദങ്ങളെ സ്ഥാപിക്കുവാൻ എന്തെ ങ്കിലും തെളിവുകൾ ഹാജരാക്കുവാനുണ്ടോ? ഇല്ലതന്നെ. കാരണം ആ യാഥാർഥ്യങ്ങൾക്ക് മുമ്പിൽ വാസ്തവവിരുദ്ധമല്ലാത്ത ഏതെങ്കിലും അറിവിന്റെ ശകലമോ, ദൈവികമാർഗ ദർശനമോ വേദഗ്രമ്ലങ്ങളുടെ സാക്ഷ്യമോ ഒന്നും അവർക്ക് സമർപ്പിക്കുവാനില്ല. ഉണ്ടായിരി ക്കുവാൻ അവകാശവുമില്ലല്ലോ. അവരുടെ ഏകാവലംബം തങ്ങളുടെ പൂർവ്വികൻമാരുടെ പാരമ്പര്യവും, അവരോടുള്ള അന്ധമായ അനുകരണവും മാത്രമായിരിക്കും. ആ പൂർവ്വികൻമാ രുടെ നിലയോ? വാസ്തവത്തിൽ അവർ പിശാചിന്റെ കാലടികളെ പിൻപറ്റി വഴിപിഴച്ചു പോയിരിക്കയാണ്. പിശാച് അവരെ നയിച്ചിരുന്നത് നരകശിക്ഷയിലേക്ക് മാത്രമാണ്. ഇതേ അനുഭവം തന്നെ തങ്ങൾക്കും വേണമെന്നാണോ ഇക്കൂട്ടരും വിചാരിക്കുന്നത്? ഇതാണ് അല്ലാഹു അവരോട് ഗൗരവപൂർവ്വം ചോദിക്കുന്നത്. തുടർന്നുകൊണ്ട് നന്ദിയും വിശ്വാസവും ഉള്ളവരുടെയും, ഇല്ലാത്തവരുടെയും അവസ്ഥ വിവരിക്കുന്നു:-
31:22–24

۞وَمَن يُسۡلِمۡ وَجۡهَهُۥٓ إِلَى ٱللَّهِ وَهُوَ مُحۡسِنٞ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلۡأُمُورِ

وَمَن كَفَرَ فَلَا يَحۡزُنكَ كُفۡرُهُۥٓۚ إِلَيۡنَا مَرۡجِعُهُمۡ فَنُنَبِّئُهُم بِمَا عَمِلُوٓاْۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ

نُمَتِّعُهُمۡ قَلِيلٗا ثُمَّ نَضۡطَرُّهُمۡ إِلَىٰ عَذَابٍ غَلِيظٖ

(22) സൽഗു ണവാനായിക്കൊണ്ട്തന്റെ മുഖത്തെ അല്ലാഹുവിങ്കലേക്ക് വിട്ടുകൊടുക്കുന്ന (കീഴ്പ്പെടുത്തുന്ന) തായാൽ, തീർച്ച യായും അവൻ ഏറ്റവും ബലവത്തായ കൈപ്പിടിയെ മുറുകെ പിടിച്ചിരിക്കുക യാണ്. അല്ലാഹുവിലേക്കത്രെ കാര്യങ്ങ ളുടെ (യെല്ലാം) പര്യവസാനം. (23) ആരെങ്കിലും അവിശ്വസിച്ചു വെങ്കിലോ, അവന്റെ അവിശ്വാസം (നബിയേ) നിന്നെ ദുഃഖിപ്പിക്കാതിരി ക്കട്ടെ:- (കാരണം) നമ്മുടെ അടുക്കലേ ക്കാണ് അവരുടെ മടങ്ങിയെത്തൽ. അപ്പോൾ, അവർ പ്രവർത്തിച്ചതിനെക്കു റിച്ച് നാം അവരെ ബോധ്യപ്പെടുത്തി ക്കൊടുക്കും. നിശ്ചയമായും അല്ലാഹു നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ) ഉള്ളവയെ ക്കുറിച്ച് അറിയുന്നവനാകുന്നു. (24) നാം അവർക്ക് അൽപം സുഖം അനുഭവിപ്പിക്കുന്നു; പിന്നീട് കഠോര മായ ശിക്ഷയിലേക്ക് നാം അവരെ നിർബന്ധിച്ചു കൊണ്ടുവരുന്നതുമാ കുന്നു. (22) ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ തന്റെ മുഖത്തെ അല്ലാഹുവിങ്കലേക്ക് അവൻ ആയിക്കൊണ്ട് സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു കൈപ്പിടിയെ, പിടിക്കയറ് ഏറ്റവും ബലവത്തായ അല്ലാഹുവിങ്ക ലേക്കാണ് കാര്യങ്ങളുടെ പര്യവസാനം, കലാശം (23) ആരെ ങ്കിലും അവിശ്വസിച്ചെങ്കിൽ എന്നാൽ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ അവന്റെ അവിശ്വാസം നമ്മുടെ അടുക്കലേക്കാണ് അവരുടെ മടക്കം അപ്പോൾ നാം അവരെ ബോധ്യപ്പെടുത്തും അവർ പ്രവർത്തിച്ചതിനെപ്പറ്റി നിശ്ചയ മായും അല്ലാഹു അറിയുന്നവനാണ് നെഞ്ഞുകളി (ഹൃദയങ്ങളി)ലുള്ളതി നെപ്പറ്റി (24) നാം അവർക്ക് സുഖമനുഭവിപ്പിക്കും, സുഖജീവിതം നൽകും കുറച്ച്, അൽപം പിന്നീട് നാം അവരെ നിർബന്ധിച്ചുകൊണ്ടുവരും, നിർബന്ധിത രാക്കും ഒരു ശിക്ഷയിലേക്ക് കഠോരമായ, കനത്ത നിഷ്കളങ്കമായ നിലയിൽ അല്ലാഹുവിന് കീഴ്പ്പെടുകയും അവന്റെ വിധി വിലക്കുകൾ അനുസരിക്കുകയും ചെയ്യുന്നവന് ശിക്ഷയെ ഭയപ്പെടേണ്ടതില്ലെന്നും അവന് രക്ഷാമാർഗം ലഭിച്ചിരിക്കുന്നുവെന്നുമാണ് ആദ്യത്തെ വചനത്തിന്റെ താൽപര്യം. "നൻമ ചെയ്യുക, പുണ്യം ചെയ്യുക' എന്നും മറ്റും അർഥമുള്ള "ഇഹ്സാൻ' ( ) എന്ന ധാതുവിന്റെ കർത്തൃരൂപ മാണ് "മുഹ്സിൻ' ( ) എന്ന വാക്ക്. ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട് യ്യന്ദഖ ജ്ഞ ("ഇഹ്സാൻ' എന്നാൽ, അല്ലാഹു വിനെ നീ കാണുന്നുണ്ടെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണു ന്നില്ലെങ്കിലും നിശ്ചയമായും അവൻ നിന്നെ കാണുന്നുണ്ട്.) യഥാർഥ "മുഹ്സിൻ' ആരാ ണെന്ന് ഇതിൽ നിന്ന് മനിലാക്കാം. അവിശ്വാസികൾക്കുള്ള കനത്ത താക്കീതാണ് ഒടുവിലത്തെ രണ്ടു വചനങ്ങളുടെ ഉള്ളടക്കം. "അവർക്ക് നാം അൽപം സുഖം അനുഭവിപ്പിക്കും' എന്നു പറ ഞ്ഞത് അവരുടെ ഇഹലോക ജീവിതത്തെ ഉദ്ദേശിച്ചാകുന്നു. സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും സാക്ഷാൽ ഫലം അനുഭവിക്കുക പരലോകത്തുവെച്ചാണല്ലോ. കഠോരമായ ശിക്ഷയിലേക്ക് അവരെ നിർബന്ധിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് അതിനെ ഉദ്ദേ ശിച്ചാകുന്നു. ഭൂമി യെയും, സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ച യമായും അവൻ പറയും: "അല്ലാഹു' എന്ന് പറയുക: അല്ലാഹുവിനാണ് സ്തുതി!' എങ്കിലും അവരിൽ അധിക മാളും അറിയുന്നില്ല.
31:25–31

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ

وَلَوۡ أَنَّمَا فِي ٱلۡأَرۡضِ مِن شَجَرَةٍ أَقۡلَٰمٞ وَٱلۡبَحۡرُ يَمُدُّهُۥ مِنۢ بَعۡدِهِۦ سَبۡعَةُ أَبۡحُرٖ مَّا نَفِدَتۡ كَلِمَٰتُ ٱللَّهِۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ

Passage continues through verse 31:31.

(25) നീ അവരോട് ചോദിച്ചുവെങ്കിൽ ആർ സൃഷ്ടിച്ചു എന്ന് ആകാശങ്ങൾ ഭൂമിയും നിശ്ചയമായും അവർ പറയും അല്ലാഹു എന്ന് പറയുക സ്തുതി, സ്തോത്രം അല്ലാഹുവിനാണ് എങ്കിലും, പക്ഷേ അവരിൽ അധികമാളുകളും അറിയുന്നില്ല. 26 പ അല്ലാഹുവിന്റെതാണ് ആകാ ശങ്ങളിലും ഭൂമിയിലുമുള്ളത് (മുഴു വനും). നിശ്ചയമായും അല്ലാഹു തന്നെ യാണ് ധന്യനും (അഥവാ അനാശ്ര യനും) സ്തുത്യർഹനുമായുള്ളവൻ. (26) അല്ലാഹുവിനാണ്, അല്ലാഹുവിന്റേതാണ് ആകാശങ്ങളിലു ള്ള ത് ഭൂമിയിലും നിശ്ചയമായും അല്ലാഹു അവൻ തന്നെ ധന്യൻ, അനാശ്രയൻ സ്തുത്യർഹൻ. അല്ലാഹു അല്ലാതെയുള്ളവരെ ആരാധിക്കുന്നത് അബദ്ധവും, അന്യായവുമാണെന്നുള്ള തിന് ഏറ്റവും അടിസ്ഥാനപരമായ കാരണം ലോകസ്രഷ്ടാവ് അല്ലാഹുവാണെന്നുളളതാ ണല്ലോ. ഈ യാഥാർഥ്യം ബഹുദൈവ വിശ്വാസികളും സമ്മതിക്കുന്നു. അങ്ങനെ അവർക്കെ തിരിൽ അവർതന്നെ ന്യായം സ്ഥാപിച്ചു കഴിഞ്ഞിരിക്കയാണ്. അതുകൊണ്ടാണ് അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കാൻ നബി ˜ യോട് കൽപിക്കുന്നത്. എന്നാൽ, അവരിൽ അധിക മാളുകളുംചിന്തയുടെയും കാര്യബോധത്തിന്റെയും അഭാവം നിമിത്തം-ഈ പരമാർഥം, മനിലാക്കുന്നില്ല. ആകയാൽ, പൂർവ്വിക പാരമ്പര്യത്തെ അനുകരിച്ചു തൃപ്തി അടയുകയാ ണവർ ചെയ്യുന്നത്. 27 പ ഭൂമിയിൽ വൃക്ഷമായിട്ടുള്ളത് (മുഴുവനും) പേനകളായിരുന്നാലും (നിലവിലുള്ള) പുറമെ ഏഴു സമുദ്രങ്ങളും-അതിന് പോഷണം, നൽകി (മഷിയായി) ക്കൊണ്ടിരിക്കുകയും ചെയ്താലും, അല്ലാഹുവിന്റെ വചനങ്ങൾ (എഴുതി) തീരുന്നതല്ല. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാ കുന്നു. (27) ആയിരുന്നാലും ഭൂമിയിലുള്ളത് വൃക്ഷമായിട്ട്, മര ത്തിൽ നിന്ന് പേനകൾ സമുദ്രവും (ഉണ്ടായിരുന്നാലും) അതിന് പോഷണം നൽകിക്കൊണ്ട് അതിന് ശേഷം (പുറമെ) ഏഴ് സമുദ്രങ്ങൾ തീരുന്നതല്ല, കഴിയുന്നതല്ല അല്ലാഹുവിന്റെ വചനങ്ങൾ, വാക്കുകൾ നിശ്ചയമായും അല്ലാഹു പ്രതാപശാലിയാണ് അഗാധജ്ഞനാണ്, ജ്ഞാനയുക്ത നാണ്. ഭൂമിയിലെ വൃക്ഷങ്ങളെല്ലാം പേനകളായും, നിലവിലുള്ള സമുദ്രവും അതിന് പുറമെ ഒരേഴു സമുദ്രങ്ങളും മഷിയായും ഉപയോഗപ്പെടുത്തിയാലും അല്ലാഹുവിന്റെ ജ്ഞാനവാർത്ത കളെയും, അവന്റെ ഉൽകൃഷ്ടഗുണങ്ങളെയും എഴുതി അവസാനിപ്പിക്കുക സാധ്യമല്ല. അഥവാ അവയ്ക്കു കണക്കും ഒടുക്കവുമില്ലാത്തതാണ് എന്ന് സാരം. "ഏഴു സമുദ്രങ്ങൾ' ( ഗ്നഞ്ചച്ഛക്കട ) എന്നു പറഞ്ഞത് കുറേ അധികം എന്ന ഉദ്ദേശ്യത്തിൽ പറഞ്ഞതാകുന്നു. എട്ടോ അതിലധികമോ സമുദ്രമുണ്ടായാൽ അവസാനിപ്പിക്കാമെന്ന അർഥത്തിലല്ല. അധി കത്തെ ഉദ്ദേശിച്ചുകൊണ്ട് മലയാളക്കാർ പത്തും നൂറുമെല്ലാം എന്ന് പറയാറുള്ളതുപോലെ, അറബികൾ ഏഴും എഴുപതും എഴുന്നൂറും എന്ന് ഉപയോഗിക്കുക പതിവുണ്ട്. സൂറത്തുൽ കഹ്ഫ് 109-ാം ആയത്തിന്റെ വിവരണത്തിൽ നാം വായിച്ചതെല്ലാം ഇവിടെയും ഓർമിക്കാ വുന്നതാണ്. 28 പ നിങ്ങളെ (മുഴുവനും) സൃഷ്ടിക്കുന്നതും, നിങ്ങളെ പുനർജ്ജീ വിപ്പിക്കുന്നതും ഒരേ ദേഹത്തിന്റേതു പോലെയല്ലാതെ (കൂടുതൽ പ്രയാസ മൊന്നും അല്ല. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, കാണുന്ന വനാണ്. (28) നിങ്ങളെ സൃഷ്ടിക്കുന്നതല്ല നിങ്ങളെ പുനർജജീവി പ്പിക്കലും അല്ല ഒരു ദേഹത്തിന്റേ (ആളുടെ)തു പോലെയല്ലാതെ ഒരേ ഒരു നിശ്ചയമായും അല്ലാഹു കേൾക്കുന്നവനാണ് കാണുന്നവനാണ്. അഥവാ ഒരാളുടെ കാര്യവും കൂടുതൽ ആളുടെ കാര്യവും അല്ലാഹുവിനെ സംബന്ധി ച്ചിടത്തോളം ഒരുപോലെ കാരണം, ഏതൊരു കാര്യവും ഉണ്ടാവണമെന്നു അവൻ ഉദ്ദേശിച്ചാൽ അതിനെക്കുറിച്ച് "ഉണ്ടാവുക' എന്ന് അവൻ പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്. ( - ർൾന്ദട്ടമ യ്യര ൽറ ∫ൾദ്ധഷ സ്ലൾട്ടക്കഠ ) എന്നിരിക്കെ എണ്ണവണ്ണ ങ്ങളുടെ ഏറ്റക്കുറവ് അവന്റെ അടുക്കൽ ഒരു പ്രശ്നമേ അല്ല. കാണുന്നില്ലേ, അല്ലാഹു രാത്രിയെ പകലിൽ കടത്തുകയും പക ലിനെ രാത്രിയിൽ കടത്തുകയും ചെയ്തു വരുന്നത്? ! സൂര്യനെയും ചന്ദ്രനെയും അവൻ അധീനപ്പെടുത്തു കയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) ഒരു നിർണയിക്കപ്പെട്ട അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവ നാണെന്നും (കണ്ടറിയുന്നില്ലേ)?! (29) നീ കാണുന്നില്ലേ, കണ്ടില്ലേ നിശ്ചയമായും അല്ലാഹു കട ത്തുന്നു രാത്രിയെ പകലിൽ പകലിനെ കടത്തുന്നു എന്നും രാത്രിയിൽ അവൻ അധീനമാക്കുക (കീഴ്പ്പെടുത്തുക)യും ചെയ്തിരിക്കുന്നു സൂര്യനെയും, ചന്ദ്രനെയും എല്ലാം (ഓരോന്നും) സഞ്ചരിക്കുന്നു ഒരു അവധിവരെ നിർണയിക്കപ്പെട്ട അല്ലാഹു ആണെന്നും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവൻ പകൽ സമയത്തിൽ വരുന്ന കുറവിനെ രാത്രിയിലും, രാത്രി സമയത്തിൽ വരുന്ന കുറ വിനെ പകലിലും അവൻ വർധിപ്പിക്കുന്നു. രാത്രി വരുമ്പോൾ പകലിനെ അതിലും, പകൽ വരുമ്പോൾ രാത്രിയെ അതിലും ലയിപ്പിക്കുന്നു. ദിവസക്കണക്കിലും, മാസക്കണക്കിലും, വർഷ ക്കണക്കിലും സൂര്യചന്ദ്രൻമാർക്ക് നിർണയിക്കപ്പെട്ട ചലനമാർഗങ്ങൾ തെറ്റാതെ ക്വിയാമത്ത് നാൾ വരെ അവ ചലിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം അല്ലാഹുവിന്റെ ശക്തിമാഹാത്മ്യ ത്തെയും, സൃഷ്ടിവൈഭവത്തെയും, ജ്ഞാനവിശാലതയെയും വിളിച്ചോതുന്നു. ഇതിന് കാരണമെന്താണെന്നോ?- 30 പ അല്ലാഹു തന്നെയാണ് സ്ഥിര മായി നിലകൊള്ളുന്നവൻ എന്നുള്ളത് കൊണ്ടാണത്; അവന് പുറമെ അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവ വ്യർഥ മാണെന്നും, അല്ലാഹു തന്നെയാകുന്നു വലിയ (മഹാനായ) ഉന്നതനെന്നും (ഉള്ളതുകൊണ്ടാണ്). (31) അല്ലാഹുവിന്റെ അനുഗ്രഹ ത്താൽ സമുദ്രത്തിൽ കൂടി കപ്പലുകൾ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ, അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് (ചിലത്) നിങ്ങൾക്ക് കാണിച്ചുതരുവാൻ വേണ്ടി?! നിശ്ചയമായും, കൃതജ്ഞരായ എല്ലാ ക്ഷമാ ശീലൻമാർ ക്കും അതിൽ പല ദൃഷ്ടാ ന്തങ്ങളുണ്ട്. (30) അത് അല്ലാഹുവാണെന്നതുകൊണ്ടാണ് അവൻ തന്നെ സ്ഥിരമായുള്ളവൻ, അവർ വിളിച്ചു (പ്രാർഥിച്ചു) വരുന്നവയാണെന്നും, അവന്ന് പുറമെ വ്യർഥമായത്, അയഥാർഥമായത് അല്ലാഹുവാണെന്നതും അവൻ തന്നെ ഉന്നതൻ, ഉയർന്നവൻ വലിയ, മഹാൻ (31) നീ കണ്ടില്ലേ കപ്പലുകൾ (ആണെന്ന്) സഞ്ചരിക്കുന്നു സമുദ്രത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിങ്ങൾക്കവൻ കാണിച്ചുതരുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ എല്ലാ ക്ഷമാശീലന്മാർക്കും നന്ദിയുള്ളവ രായ സത്യവിശ്വാസികൾ നിർവഹിക്കേണ്ടതുള്ള കാര്യങ്ങൾ ആകമാനം പരിശോധിച്ചാൽ അവ ഒന്നുകിൽ ക്ഷമ, അല്ലെങ്കിൽ നന്ദി എന്നീ രണ്ടിലൊരു ഇനത്തിൽപെട്ടതായി കാണാം. അതാ യത്; വിഷയങ്ങളിലും നാശനഷ്ടങ്ങളിലും ക്ഷമയും സഹനവും പ്രകടമാക്കുക; സുഖ സന്തോഷങ്ങളിലും നേട്ടങ്ങളിലും നന്ദിയും കൂറും പ്രകടമാക്കുക. ഇതാണവന്റെ കർമ ങ്ങളുടെ പശ്ചാത്തലം. സത്യവിശ്വാസമെന്നത് രണ്ടു പകുതിയാണ്: ഒരു പകുതി ക്ഷമയും, ഒരു പകുതി നന്ദിയും.'( ഞ്ചന്ദക്കഠ ശ്ശക്കഡ ർസ്ലറ്റ ) എന്ന് ചില ഹദീഥുകളിലും മറ്റും കാണുന്നതിന്റെ താൽപര്യം അതാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ മനി രുത്തി ചിന്തിക്കുവാനുള്ള ക്ഷമയും, അതിൽ നിന്ന് ലഭിക്കുന്ന ജ്ഞാനലഭ്യങ്ങളിൽ നന്ദിയും സത്യ വിശ്വാസികളുടെ ലക്ഷണമായിരിക്കും. അവർക്കേ ദൃഷ്ടാന്തങ്ങൾ ഉപയോഗപ്രദമാകുക യുള്ളൂ.
31:32

وَإِذَا غَشِيَهُم مَّوۡجٞ كَٱلظُّلَلِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ فَمِنۡهُم مُّقۡتَصِدٞۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٖ كَفُورٖ

(32) കുന്നുകൾപോലെയുള്ള (വമ്പിച്ച) തിരമാല അവരെ മൂടിക്കള ഞ്ഞാൽ, അനുസരണം ധ അഥവാ കീഴ്വ ണ ക്കം പ അല്ലാഹുവിനു മാത്രമാക്കി നിഷ്കളങ്കരായിക്കൊണ്ട് അവർ അവനെ വിളി(ച്ചു പ്രാർഥി) ക്കുന്ന താണ്. അവൻ കരയി ലേക്ക് രക്ഷപ്പെടുത്തുമ്പോഴോ, അപ്പോൾ അവരിൽ (ചിലർ) മിതത്വം സ്വീകരിച്ചവരുണ്ടായിരിക്കും. (ചിലർ നിഷേധികളും) നന്ദികെട്ട എല്ലാ അതി വഞ്ചകൻമാരുമല്ലാതെ (മറ്റാരും) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കു കയില്ല. (32) അവരെ മൂടിയാൽ, ബാധിച്ചാൽ തിരമാല കുന്നുകളെ (മലകളെ)പ്പോലുള്ള അവർ അല്ലാഹുവിനെ വിളിക്കും, പ്രാർത്ഥിക്കും നിഷ്ക ളങ്കരാക്കിക്കൊണ്ട് അവന് അനുസരണം, കീഴ്വണക്കം (ഭക്തി) എന്നാൽ അവൻ അവരെ രക്ഷപ്പെടുത്തുമ്പോഴോ കരയിലേക്ക് അപ്പോൾ അവരിലുണ്ടായിരിക്കും, അവരിൽ നിന്ന് (ചിലർ) മധ്യനിലക്കാർ, മിതാവസ്ഥയിലുള്ളവൻ നിഷേധിക്കയില്ല നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യ ങ്ങളെ, എല്ലാ അതിവഞ്ചകൻമാരുമല്ലാതെ നന്ദികെട്ട, കൃതഘ്നരായ സമുദ്രയാത്രകൾക്കിടയിൽ കടൽക്ഷോഭമുണ്ടാകുകയും, കുന്നുകൾ കണക്കെ വമ്പിച്ച തിര മാലകളിലകപ്പെടുകയും ചെയ്യുന്ന ആപൽഘട്ടങ്ങൾ വരുമ്പോൾ മുശ്രിക്കുകൾ തങ്ങളുടെ ആരാധ്യവസ്തുക്കളായ എല്ലാ ദൈവങ്ങളെയും മറന്നുകളയുന്നു. അല്ലാഹുവിൽമാത്രം ഭയ ഭക്തി അർപ്പിച്ചുകൊണ്ട് നിഷ്കളങ്ക ഹൃദയത്തോടെ അവനെ മാത്രം വിളിച്ചു അവർ രക്ഷക്ക്വേണ്ടി പ്രാർഥിക്കും. ആപത്തൊഴിഞ്ഞു കരയിൽ എത്തിക്കഴിഞ്ഞാൽ അവരിൽ ചുരുക്കം ചിലർ മാത്രം ഒരു വിധം മിതമായ നിലക്കാരുണ്ടായിരിക്കും. അഥവാ ശിർക്കിന്റെ പ്രവർത്തനങ്ങൾ പാടെ ഉപേക്ഷിക്കുന്നില്ലെങ്കിലും, അതോടുകൂടി അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നന്ദിയും കുറച്ചൊക്കെ അവരിൽ അവശേഷിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരാകട്ടെ, തങ്ങൾ ആപൽഘട്ട ത്തിൽ അഭയം പ്രാപിക്കയും, തങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനെക്കു റിച്ചു ബോധമോ, ഓർമയോ, നന്ദിയോ ഒന്നുംതന്നെ അവർക്കുണ്ടായിരിക്കയില്ല. ഒട്ടും നന്ദി യില്ലാത്ത തനി നിഷേധികളായ വഞ്ചകരത്രെ ഇവർ. തൗഹീദിന്റെ ദൃഷ്ടാന്തങ്ങളിൽ പലതും വിവരിച്ചശേഷം, പരമകാരുണികനായ അല്ലാഹു മനുഷ്യരെ ആകമാനം സംബോധന ചെയ്തുകൊണ്ട് അടുത്ത വചനത്തിൽ ഇങ്ങിനെ ഉപദേശിക്കുന്നു: മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ റ∫ിനെ സൂക്ഷിക്കുവിൻ, ഒരു ദിവസത്ത ഭയപ്പെടുകയും ചെയ്യു വിൻ; (അന്ന്) ഒരു ജനയിതാവും ധ മാതാവോ പിതാവോ പ തന്റെ സന്താ നത്തിന് (യാതൊന്നും) പ്രയോജനം ചെയ്യുന്നതല്ല, ഒരു സന്താനവും തന്നെ, തന്റെ ജനയിതാവിനും യാതൊരു പ്രയോജനവും ചെയ്യുന്നവനായിരിക്ക യില്ല (അങ്ങിനെയുള്ള ഒരു ദിവസം). നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർഥമാകുന്നു. ആക യാൽ, ഐഹിക ജീവിതം തീർച്ച യായും നിങ്ങളെ വഞ്ചിതരാക്കാതിരി ക്കട്ടെ; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാവഞ്ചകനും (പിശാചും) നിങ്ങളെ വഞ്ചിക്കാതിരുന്നുകൊള്ളട്ടെ!
31:33–34

يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡ وَٱخۡشَوۡاْ يَوۡمٗا لَّا يَجۡزِي وَالِدٌ عَن وَلَدِهِۦ وَلَا مَوۡلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيۡـًٔاۚ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ

إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ

(33) ഹേ മനുഷ്യരേ, നിങ്ങൾ സൂക്ഷിക്കുവിൻ, കാത്തുകൊള്ളുവിൻ നിങ്ങളുടെ റ∫ിനെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുവിൻ ഒരു ദിവ സത്തെ പ്രതിഫലം നൽകാത്ത, പര്യാപ്തമാക്കാത്ത (പ്രയോജനം ചെയ്യാത്ത) ഒരു ജനയിതാവും (മാതാവോ പിതാവോ) തന്റെ സന്താനത്തിന് (മക്കൾക്ക്) ഒരു സന്താനവും (മക്കളും) ആയിരിക്കാത്ത, അവൻ പ്രതിഫലം നൽകു ന്നവൻ (പ്രയോജനം ചെയ്യുന്നവൻ) തന്റെ ജനയിതാവിന് യാതൊന്നും ഒരു കാര്യവും നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാർഥമാണ് ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ അല്ലാഹുവിനെ സംബന്ധിച്ച് മഹാവഞ്ചകൻ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് അവനോട് ഭയഭക്തിയുള്ളവരാ യിരിക്കുക എന്നത്രെ അല്ലാഹുവിനെ സൂക്ഷിക്കുന്നത് കൊണ്ടുള്ള വിവക്ഷ. മാതാപിതാക്കൾ മക്കൾക്കോ, മക്കൾ മാതാപിതാക്കൾക്കോ യാതൊരു പ്രയോജനവും എന്തെ ങ്കിലും ഗുണം ചെയ്യുവാനോ, ദോഷം തടുക്കുവാനോ സാധ്യമാകാത്തദിവസം ക്വിയാമ ത്ത്നാളാണെന്ന് വ്യക്തമാകുന്നു. മനുഷ്യൻ തന്റെ സഹോദരനെയും തന്റെ മാതാവി നെയും, തന്റെ പിതാവിനെയും, തന്റെ ഇണ (ഭാര്യ)യെയും, തന്റെ തന്നെ -വിട്ട് ഓടിക്കളയുന്ന ദിവസമാണത്. കാരണം, അന്ന് ഓരോ മനുഷ്യനും അവന്ന് മതിയാവോളം (സ്വന്തം) കാര്യമുണ്ടായിരിക്കും. ഓരോ മനുഷ്യനും അവനവൻ ചെയ്ത കർമ ത്തിന് പണയമായിരിക്കും. ( ) അന്നത്തെ അധികാരം മുഴു വനും അല്ലാഹുവിന്ന് മാത്രം. ( ) പ്രതിഫലത്തിന്റെയും വിചാരണ യുടെയും ദിവസമായ അന്നേക്കുവേണ്ടി സൽക്കർമങ്ങൾ ചെയ്വാനും പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുവാനും ശ്രദ്ധിക്കുക എന്നത്രെ ഇൗ ദിവസത്തെ ഭയപ്പെടുക എന്ന് പറഞ്ഞതിന്റെ താൽപര്യം. അല്ലാഹുവിനെ സൂക്ഷിക്കുന്നതിനും, ക്വിയാമത്ത് നാളിനെക്കുറിച്ച് ഭയപ്പാടുണ്ടാകുന്ന തിനും മനുഷ്യർക്ക് വിഘാതമായി നിൽക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാകുന്നു: 1. ഐഹിക ജീവിതസുഖങ്ങളിൽ ലയിച്ചുപോകുക : പാരത്രിക ജീവിതത്തിൽ വിശ്വ സിക്കാത്തവരുടെ ജീവിതലക്ഷ്യം ഭൗതികസുഖം മാത്രമായിരിക്കുമെന്ന് പറയേണ്ടതില്ല. എന്നാൽ, കേവലം പരലോകത്തെക്കുറിച്ച് വിശ്വസിക്കുന്നവരിൽപോലും ഭൗതിക ജീവിത ത്തിന് പ്രാധാന്യം നൽകി ഭാവി ജീവിതത്തിന് വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവരാണ് മിക്ക മനുഷ്യരും. ( ) 2. പിശാചിന്റെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും : അല്ലാഹുവിൽ വിശ്വാസമില്ലാത്ത വരെ സംബന്ധിച്ചിടത്തോളം അവർ, പിശാചിന്റെ പ്രേരണകളും വാഗ്ദാനങ്ങളും മാത്രം ആധാരമാക്കിയാണ് ജീവിതം നയിക്കുകയെന്ന് സ്പഷ്ടമാണ്. എന്നാൽ അല്ലാഹുവിലും പരലോകത്തിലും പൊതുവിൽ വിശ്വാസമുള്ളതോടൊപ്പം തന്നെ പിശാചിന്റെ വലയിൽ മനു ഷ്യൻ കുടുങ്ങുന്നു. "അല്ലാഹു പൊറുക്കുന്നവനാണ്, പരമകാരുണികനാണ്, സൽക്കർമങ്ങൾ ചെയ്വാനും, പാപങ്ങളിൽ നിന്ന് പിൻമടങ്ങുവാനും എനിയും കാലമുണ്ട്. എന്നിങ്ങനെ പലതും പിശാച് തോന്നിപ്പിച്ചുകൊണ്ടിരിക്കും. അതെ, പല വാഗ്ദാനങ്ങളും അവൻ ചെയ്യും; പലതും അവൻ വ്യാമോഹിപ്പിക്കുകയും ചെയ്യും. പക്ഷേ, എല്ലാം വഞ്ചനമാത്രമായിരിക്കും താനും. ( ) ഇത് കാരണമായിട്ടാണ് ഐഹിക ജീവിതവും വഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്ന് അല്ലാഹു മനു ഷ്യരെ താക്കീത് ചെയ്യുന്നത്. പ്രസ്തുത രണ്ട് വഞ്ചനകളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ. 34 പ നിശ്ചയമായും അല്ലാഹുവിന്റെ പക്കലത്രെ അന്ത്യസമയത്തിന്റെ അറിവ്. അവൻ മഴ ഇറക്കുകയും ചെയ്യുന്നു; ഗർഭാശയങ്ങളിലുള്ളതിനെ അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താൻ പ്രവർത്തി ക്കുകയെന്നുള്ളത് ഒരാളും അറിയുന്ന തല്ല; ഏത് നാട്ടിൽവെച്ചാണ് താൻ മര ണമടയുകയെന്നും ഒരാളും അറിയു ന്നതല്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞ നാണ്, സൂക്ഷ്മജ്ഞനാണ്. (34) നിശ്ചയമായും അല്ലാഹു അവന്റെ പക്കലാണ് അന്ത്യ സമയത്തിന്റെ അറിവ് അവൻ ഇറക്കുകയും ചെയ്യുന്നു മഴയെ അവന റിയുകയും ചെയ്യുന്നു ഗർഭാശയങ്ങളിലുള്ളത് അറിയുന്നതല്ല ഒരാളും, ഒരു ആത്മാവും അതെന്ത് പ്രവർത്തിക്കുമെന്നത് നാളെ അറിയുന്നതുമല്ല ഒരാളും ഏത് ഭൂമിയിലാണ് (നാട്ടിലാണ്) അത് മരിക്കുന്നത് (എന്നും) നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ്, സൂക്ഷ്മജ്ഞ നാണ്. അല്ലാഹുവല്ലാതെ മറ്റാരും അറിയാത്ത അഞ്ച് അദൃശ്യകാര്യങ്ങളാണ് ഈ വചനത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. 1) ലോകാവസാനഘട്ടം-അത് എപ്പോഴാണെന്നുള്ളത്. 2) മഴ വർഷിക്കൽ -അത് എപ്പോഴാണ്, എവിടെയൊക്കെയാണ്, എങ്ങിനെയൊക്കെയാ യിരിക്കും എന്നുള്ളത്. 3) ഗർഭത്തിലിരിക്കുന്ന ശിശു-അത് ആണോ പെണ്ണോ പൂർണശിശുവോ, അപൂർണ ശിശുവോ, വെളുത്തതോ, കറുത്തതോ, സൽസ്വഭാവിയോ, ദുഃസ്വഭാവിയോ, ഇല്ലാത്തതോ എന്നിത്യാദിയുള്ളത്. 4) ഒരാൾ നാളെ എന്തൊക്കെ നാളത്തെ സംഭവങ്ങൾ. 5) ഒരാൾ എവിടെവെച്ച് അത് എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ. ഈ അഞ്ചിനുപുറമെ വേറെയും എത്രയോ അദൃശ്യകാര്യങ്ങൾ-അല്ലാഹുവി നല്ലാതെ അറിയാവതല്ലാത്ത കാര്യങ്ങൾനിലവിലുണ്ട്. കേവലം ചില ഉദാഹരണങ്ങൾ മാത്രമായ ഈ അഞ്ചെണ്ണം ഇവിടെ ഒന്നിച്ചു പ്രസ്താവിച്ചുകാണുവാൻ കാരണം ഈ വചനം അവതരിപ്പിച്ചത് താഴെപറയുന്ന സന്ദർഭത്തിലായത് കൊണ്ടായി രിക്കും. വാരിഥുബ്നു അംറ് ( വഞ്ചഞ്ഞഥ ) എന്ന് പേരായ ഒരാൾ നബി ˜ യോട് ചോദിക്കുക യുണ്ടായി: "മുഹമ്മദേ, എപ്പോഴാണ് അന്ത്യസമയം ഉണ്ടാവുക? ഞങ്ങളുടെ നാട് (മഴ കിട്ടാതെ) വരൾച്ച പ്രാപിച്ചിരിക്കുകയാണ്. എപ്പോഴാണ് (മഴ പെയ്തു) ക്ഷേമമുണ്ടായി ത്തീരുക? ഞാൻ പോരുമ്പോൾ എന്റെ ഭാര്യക്ക് ഗർഭമുണ്ട്. അവൾ എന്ത് കുട്ടിയെയാണ് പ്രസവിക്കുക? ഞാൻ ഇന്ന് പ്രവർത്തിച്ചത് എനിക്കറിയാം. എന്നാൽ നാളെ ഞാൻ എന്തൊക്കെ പ്രവർത്തിക്കും? ഞാൻ ജനിച്ചത് ഏത് നാട്ടിലാണെന്ന് എനിക്കറിയാം. എന്നാൽ ഞാൻ ഏത് നാട്ടിലാണ് മരണമടയുക? ഇതിനെത്തുടർന്നാണ് ഈ ആയത്ത് അവതരിപ്പിച്ച തെന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ( ) "അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ'- അഥവാ ഖജനാക്കൾ- ( ) എന്ന് പ്രസ്താവിച്ചുകൊണ്ട് ഒരിക്കൽ നബി ˜ ഈ വചനം ഓതുകയുണ്ടായെന്ന് നിവേദനം ചെയ്തിരിക്കുന്നു. (ബു; മു.) നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കും, ബുദ്ധിക്കും തികച്ചും അതീതമായ കാര്യങ്ങൾക്കാണ് അദൃ ശ്യജ്ഞാനം( ) എന്ന് പറയപ്പെടുന്നത്. സാധാരണ പതിവനുസരിച്ചോ, ലക്ഷണങ്ങൾ ല്ലഹ്മദവ ഞ്ചരജവ ല്ലഹ്മദവ ഞ്ചരജവ ല്ലഹ്മദവ ഞ്ചരജവ ല്ലഹ്മദവ ഞ്ചരജവ ല്ലഹ്മദവ ഞ്ചരജവ അനുമാനങ്ങൾ-അവ യഥാർഥമായി നമല്ല. അതുപോലെതന്നെ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രഹണശക്തിയെ ഏതെങ്കിലും തര ത്തിൽ സഹായിക്കുന്ന യന്ത്രങ്ങൾ മുതലായ ഉപകരണങ്ങൾ വഴി സിദ്ധിക്കുന്ന അറിവുകളും അതിൽ ൾപ്പെടുന്നതല്ല. ഉദാഹരണമായി കാറ്റ്, മേഘം, താപം, ഊർജം ആദിയായവ പരിശോധിച്ചു ഇന്നിന്ന സ്ഥലങ്ങളിൽ ഇന്ന സമയം മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീ ക്ഷകൻമാർ അഭിപ്രായപ്പെടുന്നു. വൈദ്യശാസ്ത്രം, ആരോഗ്യശാസ്ത്രം, ശരീരശാസ്ത്രം മുതലായവയിൽ വൈദഗ്ധ്യവും, പരിചയവും സിദ്ധിച്ചവർ ഗർഭത്തിലിരിക്കുന്ന കുട്ടിയെയും, രോഗിയുടെ മരണത്തെയും കുറിച്ച് ചില അഭിപ്രായങ്ങളും അനുമാനങ്ങളും പുറപ്പെടു വിക്കുന്നു. ഇതെല്ലാം പലപ്പോഴും തെറ്റായും, പലപ്പോഴും ശരിയായുമിരിക്കും. പക്ഷേ അൽപ സ്വൽപ വ്യത്യാസത്തോടുകൂടിയല്ലാതെ തികച്ചും സൂക്ഷ്മമായും കൃത്യമായും സംഭവി ക്കുക കേവലം വിരളമാണ്. ഇതുപോലെതന്നെ, ചില ജ്യോൽസ്യൻമാരും, ചില ശാസ്ത്രജ്ഞൻമാരുംചിലതത്വ ങ്ങളെ ലോകഘടന താറുമാറായിപ്പോകുന്ന ഒരു മഹാപ്രളയത്തെ ക്കുറിച്ച് ചില സന്ദർഭങ്ങളിൽ പ്രവചിക്കുന്നത് കാണാം. കാലനിർണയം ചെയ്തുകൊണ്ടുള്ള അത്തരം പ്രവചനങ്ങൾക്കൊന്നും തനി അനുമാനമെന്നതിൽ കവിഞ്ഞു യാതൊരു സ്ഥാനവും ഇല്ലതന്നെ. ചിലതെല്ലാം തെറ്റാണെന്ന് ഇതിനകം ലോകം കണ്ടുകഴിഞ്ഞു. ബാക്കിയുള്ളവയും അങ്ങിനെ തെറ്റായി പുലരുകയും ചെയ്യും. നാളെ ഞാൻ ഇന്ന കാര്യം ചെയ്യുമെന്ന് പരി പാടിയിടലും, അഭിമാനിക്കലും സാധാരണ മനുഷ്യന്റെ പതിവാണ്. പലപ്പോഴും അതിനു നേരെ വിപരീതമായ കാര്യങ്ങൾ സംഭവിക്കുന്നു. മാത്രമല്ല, പരിപാടി പ്രകാരം സംഭവം നടന്നാൽ തന്നെയും സംഭവത്തിന്റെ നാനാവശങ്ങളെയും പരിശോധിക്കുമ്പോൾ അതിൽ പല ഏറ്റപ്പറ്റുകളും വന്നിട്ടുണ്ടായിരിക്കുകയും ചെയ്യും. അതിരിക്കട്ടെ, വരാനിരിക്കുന്ന ഏതെ ങ്കിലും ഒരു ദിവസത്തിന്റെ ആദ്യംതൊട്ട് അവസാനം വരെയുള്ള സമയങ്ങളിൽവേണ്ടാ, നാഴികയിലും എങ്ങിനെയൊക്കെയാണ് തന്നിൽ സംഭ വിക്കുകയെന്ന് ആർക്കെങ്കിലും മുൻകൂട്ടി കണക്കാക്കുവാൻ സാധിക്കുമോ? ഒരിക്കലുമില്ല. ചുരുക്ക ത്തിൽ മേൽ പ്രസ്താവിച്ച അഞ്ചു കാര്യങ്ങളെക്കുറിച്ചു പരിപൂർണവും സൂക്ഷ്മവുമായ അറിവ് അല്ലാഹുവിനല്ലതെ മറ്റാർക്കും ഇല്ലതന്നെ. നിശ്ചയമായും അവൻ സർവ്വജ്ഞനും സൂക്ഷ്മ ജ്ഞനുമാകുന്നു. ( ) പഞ്ചേന്ദ്രിയങ്ങൾ വഴി മനുഷ്യന് നേരിൽ കണ്ടെത്താവുന്ന ബാഹ്യമായ കാര്യങ്ങൾക്ക പ്പുറം വല്ലതും അവന് അറിയുവാൻ കഴിയുന്നത് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാന ത്തിലാണല്ലോ. എന്നാൽ ഒരേ കാര്യത്തിന്തന്നെ നിരവധി കാരണങ്ങൾ സമ്മേളിക്കേണ്ട തുണ്ടായിരിക്കും. അവയെ പരിപൂർണമായും സൂക്ഷ്മമായും മനിലാക്കുവാൻ പ്രയാസ വുമായിരിക്കും. ബാഹ്യമായ സാധാരണ കാരണങ്ങൾക്ക് നിദാനമായി മറ്റു ചില കാര്യകാ രണങ്ങളുമുണ്ടാകാം. നിത്യസംഭവങ്ങളായ ചെറുതരം കാര്യങ്ങളിൽപ്പോലും അവയുടെ പൂർണപട്ടിക തയ്യാറാക്കുവാൻ മനുഷ്യന് കഴിവില്ല. അതുകൊണ്ടാണ് വമ്പിച്ച പരിശ്രമ ങ്ങളും, അനേകം നിരീക്ഷണ പരീക്ഷണങ്ങളും നടത്തിയതിന്റെ വെളിച്ചത്തിൽ മനുഷ്യൻ ചെയ്യുന്ന ആസൂത്രണങ്ങൾ പലപ്പോഴും ആശ്ചര്യമാംവണ്ണം പിഴച്ചു പരാജയപ്പെട്ടുപോകു ന്നതും. ഇപ്പറഞ്ഞതെല്ലാം ഇൗ ഭൗതികലോകത്തെ നിത്യയാഥാർഥ്യങ്ങളാണ്. എന്നിരിക്കെ, ആത്മീയലോകത്തെയും, പരലോകത്തെയും കാര്യങ്ങളെക്കുറിച്ചു-അല്ലാഹു അറിയിച്ചു തന്ന അറിയുവാൻ കഴിയുക?! (നിങ്ങൾക്ക് അറിവിൽ നിന്നും അൽപം അല്ലാതെ നൽകപ്പെട്ടിട്ടില്ല- (17:85) "ഒരാളുടെ മരണം ഇന്ന നാട്ടിൽവെച്ചായിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ അവന് അങ്ങോട്ട് പോകേണ്ടുന്ന ഒരാവശ്യം അല്ലാഹു ഉണ്ടാക്കുന്നു' എന്ന് നബി ˜ ഒരു ഹദീഥിൽ അരുളിച്ചെയ്തിരിക്കുന്നു. (തി ; ത്വ) "എന്റെ അറിവും, താങ്കളുടെ അറിവും, സൃഷ്ടികളുടെ എല്ലാംകൂടിയുള്ള അറിവും ചേർന്നാലും, അല്ലാഹുവിന്റെ അറി വിനെ അപേക്ഷിച്ചു ഇൗ കുരുവിയുടെ കൊക്ക് സമുദ്രത്തിൽ വരുത്തിയ കുറവ് പോലെയല്ലാതെ അതിൽ കവിഞ്ഞൊന്നും അതിൽ കുറവ് വരുത്തുകയില്ല. എന്ന് ഖിള്വ്ർ (അ) മൂസാനബി(അ)യോട് പറഞ്ഞതായി ബുഖാരിയും, മുസ്ലിമും (റ) മറ്റും ഉദ്ധരിച്ച ദീർഘമായ ഒരു ഹദീഥിൽ കാണാം. അല്ലാഹു പറയുന്നു: (പറയുക: അല്ലാഹുവല്ലാതെ-ആകാശ അറിയുകയില്ല. ( )