QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ar-Rum

ٱلرُّوم

Muhammad Amani Moulavi (d. 1987) · Surah 30 · 60 verses

30:1–6

الٓمٓ

غُلِبَتِ ٱلرُّومُ

فِيٓ أَدۡنَى ٱلۡأَرۡضِ وَهُم مِّنۢ بَعۡدِ غَلَبِهِمۡ سَيَغۡلِبُونَ

Passage continues through verse 30:6.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 60 - വിഭാഗം പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "അലിഫ്ലാംമീം.' (2) റോമക്കാർ പരാജയപ്പെടു ത്തപ്പെട്ടിരിക്കുന്നു:- (3) അടുത്ത നാട്ടിൽ അവർ, തങ്ങ ളുടെ (ഈ) പരാജയത്തിനുശേഷം അടുത്ത് വിജയം നേടുകയും ചെയ്യും;- (4) ചില്ലറ കൊല്ലങ്ങൾക്കുള്ളിൽ മുമ്പും, പിമ്പും ആജ്ഞാധികാരം അല്ലാഹുവി ന്നത്രെ. അന്നത്തെ ദിവസം, സത്യവി ശ്വാസികൾ സന്തോഷം കൊള്ളുന്നതാ കുന്നു;- (5) അല്ലാഹുവിന്റെ സഹായത്താൽ അവൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു. അവൻ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി. (6) അല്ലാഹുവിന്റെ വാഗ്ദത്തം! വാഗ്ദത്തത്തിന് വ്യത്യാസം ചെയ്യുന്നതല്ല. പക്ഷേ, മനു ഷ്യരിൽ അധികമാളും അറിയുന്നില്ല. (1) അലിഫ്ലാംമീം (2) ജയിക്കപ്പെട്ടു, പരാജയപ്പെടുത്തപ്പെട്ടു റോമാ, റോമക്കാർ (3) അടുത്ത ഭൂമിയിൽ (നാട്ടിൽ) അവർ അവരെ ജയിച്ചതി (അവരുടെ പരാജയത്തി) നുശേഷം വഴിയെ (അടുത്ത്) അവർ വിജയിക്കും (4) ചില്ലറ (സ്വൽപം) കൊല്ലങ്ങളിൽ അല്ലാഹുവിനാണ് ആജ്ഞ, അധികാരം, കാര്യം മുമ്പ് പിമ്പും അന്ന്, ആ ദിവസം സന്തോഷംകൊള്ളും സത്യവിശ്വാസികൾ (5) അല്ലാഹുവിന്റെ സഹായത്താൽ അവൻ സഹായിക്കും, രക്ഷിക്കും അവൻ ഉദ്ദേശിക്കുന്നവരെ അവൻ തന്നെ പ്രതാപശാലി കരുണാനിധി (6) അല്ലാഹു വിന്റെ വാഗ്ദത്തം അല്ലാഹു വ്യത്യാസം (ലംഘനം) ചെയ്കയില്ല തന്റെ വാഗ്ദത്തത്തിന് പക്ഷേ മനുഷ്യരിൽ അധികവും, മിക്കവരും അവർ അറിയുന്നില്ല വാചകഘടനയിൽ പരസ്പരബന്ധമുള്ള 2 മുതൽ 6 കൂടിയ ഈ വചനങ്ങളുടെ അർഥം മൊത്തത്തിൽ ഇങ്ങിനെ സംഗ്രഹിക്കാം:- "അടുത്ത നാട്ടിൽ വെച്ച് റോമക്കാർ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ (ഈ) പരാജയത്തിനുശേഷം, ഏതാനും (സ്വൽപം) കൊല്ലങ്ങൾക്കുള്ളിൽ അവർ വിജയം നേടുന്ന തുമാണ്. മുമ്പും, പിമ്പും (എക്കാലത്തും) ആജ്ഞാധികാരം അല്ലാഹുവിന്നത്രെ. അന്ന് സത്യ വിശ്വാസികൾ അല്ലാഹുവിന്റെ സഹായത്തിൽ സന്തോഷമടയുന്നതാണ്. അവൻ ഉദ്ദേശി ക്കുന്നവരെ അവൻ സഹായിക്കുന്നു. അവൻ തന്നെയാണ് കരുണാനിധിയായ പ്രതാപ ശാലി. (ഇപ്പറഞ്ഞത്) അല്ലാഹുവിന്റെ വാഗ്ദത്തമത്രെ. അല്ലാഹു തന്റെ വാഗ്ദത്തം ലംഘി ക്കുന്നതല്ല. എങ്കിലും, മനുഷ്യരിൽ അധികമാളും അറിയുന്നില്ല ത്സ . അടുത്ത നാട് ( ) എന്ന് പറഞ്ഞത് റോമാ സാമ്രാജ്യത്തിൽനിന്ന് അറേബ്യയെ തൊട്ടുകിടക്കുന്ന പ്രദേശങ്ങളാകുന്നു. അറേബ്യാ ഉപദ്വീപിന്റെ രണ്ട് അയൽരാജ്യങ്ങളാ യിരുന്നു റോമാ സാമ്രാജ്യവും പേർഷ്യാ സാമ്രാജ്യവും. പലപ്പോഴും അവ തമ്മിൽ ഏറ്റു മുട്ടാറുണ്ടായിരുന്നു. ഹിജ്റഃയുടെ അൽപം മുമ്പ് നടന്ന ഒരു ഏറ്റുമുട്ടലിൽ പേർഷ്യക്കാർ ജയിക്കുകയും, റോമക്കാരുടെ കീഴിലുള്ള ചില സ്ഥലങ്ങൾ അവർ കയ്യടക്കുകയും ചെയ്തു. റോമ ക്കാർ വേദക്കാരായ ക്രിസ്ത്യാനികളും, പേർഷ്യക്കാർ ബഹുദൈവാരാധകൻമാരുമായിരുന്നു. അതുകൊണ്ട് റോമക്കാരുടെ വിജയത്തിൽ മുസ്ലിംകൾക്കും, പേർഷ്യക്കാരുടെ വിജയത്തിൽ മക്കാ മുശ്രിക്കുകൾക്കും താൽപര്യമുണ്ടാകുക സ്വാഭാവികമാണല്ലോ. മുശ്രിക്കുകൾക്ക് ഇസ്ലാ മിനോടും മുസ്ലിംകളോടുമുള്ള വൈരം മൂർധന്യത്തിലെത്തിയിരുന്ന അക്കാലത്ത് വിശേ പേർഷ്യക്കാരുടെ പ്രസ്തുത വിജയം, മുസ്ലിംകളെ സംബന്ധിച്ചിട ത്തോളം വ്യസനകരമായിരുന്നു. അതേ അവസരത്തിൽ ക്വുറൈശികളിൽ അത് അഹങ്കാ രവും ആവേശവും ഉളവാക്കി. "ഞങ്ങളുടെ സഹോദരങ്ങൾ നിങ്ങളുടെ സഹോദരങ്ങളെ പരാജയപ്പെടുത്തിയതുപോലെ, ഞങ്ങൾ നിങ്ങളെയും പരാജയപ്പെടുത്തും.' എന്നിങ്ങിനെ ക്വുറൈശികൾ അഭിമാനിക്കുകയുണ്ടായി. ഈ അവസരത്തിലാണ് മേൽകണ്ട വചനങ്ങൾ അവതരിച്ചത്. താൽക്കാലിക മായ ആ പരാജയത്തിൽ ഇസ്ലാമിന്റെ ശത്രുക്കൾക്ക് അധികമൊന്നും ആഹ്ലാദിക്കുവാൻ വക യില്ല; അൽപം വർഷങ്ങൾക്കുള്ളിൽ ഈ പരാജയം തിരിച്ചടിക്കുകതന്നെ ചെയ്യും; അന്ന് മുസ് ലിംകൾക്ക് തികച്ചും സന്തോഷിക്കാം; ലോകകാര്യങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണ ത്തിലാണുള്ളത്. അവന്റെ യുക്തംപോലെ അവൻ അവ കൈകാര്യം ചെയ്യുന്നു; അതിൽ മറ്റാരുടെയും ഇഷ്ടത്തിനോ അനുമാനത്തിനോ സ്ഥാനമില്ല; അടുത്തകാലത്ത് റോമക്കാർ വിജയം വരിക്കുമെന്ന ഈ പ്രവചനം കേവലം ഒരു അനുമാനമോ മതിപ്പോ അല്ല; അല്ലാ ഹുവിങ്കൽ നിന്നുള്ള വാഗ്ദത്തമാണത്; ഒരിക്കലും അതിൽ മാറ്റം സംഭവിക്കാൻ പോകുന്നില്ല എന്നൊക്കെയാണ് ഈ വചനങ്ങൾ മുഖേന അല്ലാഹു പ്രസ്താവിക്കുന്നത്. റോമക്കാരുടെ വിജയം ഏത് കൊല്ലത്തിലായിരിക്കുമെന്ന് തിട്ടപ്പെടുത്തിപ്പറയാതെ (ചില്ലറ കൊല്ലങ്ങളിലായി) എന്നത്രെ അല്ലാഹു പറഞ്ഞിരിക്കുന്നത്. മൂന്നു മുതൽ ഒമ്പത് വരെയുള്ള എണ്ണത്തിനാണ് ആ വാക്ക് ( ) ഉപയോഗിക്കപ്പെടുന്നത്. അപ്പോൾ ഒമ്പ തുകൊല്ലം കഴിയുന്നതിന് മുമ്പേ ഈ പ്രവചനം പുലരണം. അന്നത്തെ ചുറ്റുപാടും, ഇരുരാഷ്ട്രങ്ങളുടെയും പൊതു നിലപാടുകളും നോക്കുമ്പോൾ, ഈ ചുരുങ്ങിയ കാല ത്തിനുള്ളിൽ റോമക്കാർക്ക് വിജയം കൈവരുന്ന ഒരന്തരീക്ഷം ഉണ്ടാവുക അസംഭവ്യമായാണ് ക്വുറൈശികൾ കരുതിയത്. എന്നാൽ വ്യക്തമായ പ്രസ്താവനയുമുണ്ടായിരിക്കെ-ഒരു നേരിയ സംശയംപോലുമുണ്ടായില്ല. അങ്ങനെ, ക്വുർ ആനെ നിഷേധിക്കുവാനുള്ള ഒരവസരം മുശ്രിക്കുകളും, അതിന്റെ സത്യത സ്ഥാപിക്കുവാൻ പുതിയൊരവസരം മുസ്ലിംകളും കാത്തിരിപ്പായി. അത്രയുമല്ല, മുസ്ലിംകളുടെ ഭാഗ ത്തുനിന്ന് അബൂബക്ർ സിദ്ദീക്വും (റ) മുശ്രിക്കുകളുടെ ഭാഗത്തുനിന്ന് ഉബയ്യുബ്നു ഖലഫും ( ത്ഥപ്പച ) തമ്മിൽ ഒരു പന്തയം തന്നെ നടക്കുകയുണ്ടായി. വിജയം മുസ് ലിംകൾക്കാണ് ഉണ്ടായതെന്ന് പറയേണ്ടതില്ലല്ലോ. ഹുദൈബിയ്യാ സന്ധിയുണ്ടായതിന്റെ അടുത്ത്-അതിനു മുമ്പാണെന്നും അഭിപ്രായമുണ്ട്റോമക്കാർ പേർഷ്യക്കാരെ പരാജയ പ്പെടുത്തി. മുസ്ലിംകൾ അതിൽ സന്തോഷിക്കുകയും ചെയ്തു. അതിനു മുമ്പായി ബദ്ർ യുദ്ധത്തിൽ വെച്ച് ക്വുറൈശീ നേതാക്കൾ പലരും കൊല്ലപ്പെട്ടുപോയിരുന്നു. ഈ വചനങ്ങളുടെ അവസാനത്തിൽ ർൾീഞ്ഞിപ്പൃഞ്ചിഷ ത്സു യ്യുന്ദിറിവ (പക്ഷേ, മനുഷ്യരിൽ അധികമാളുകളും അറിയുന്നില്ല) എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. റോമായുടെയും പേർഷ്യയുടെയും അന്നത്തെ നില വെച്ചുനോക്കുമ്പോൾ അടുത്ത കാലത്തൊന്നും റോമ അന്ന് ഇസ്ലാമിൽ പന്തയം വിരോധിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പന്തയം വിരോ ധിക്കപ്പെട്ടത് ഹിജ്റഃ ശേഷം മദീനഃ യിൽ വെച്ചായിരുന്നു. പന്തയത്തിൽ പ്രതിഫല മായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകങ്ങൾ നബി ˜ യുടെ നിർദ്ദേശപ്രകാരം ധർമം കൊടുക്ക പ്പെടുകയാണ് ചെയ്തത്. റോമക്കാരുടെ വിജയം ഉണ്ടായത് ഒമ്പതാമത്തെ കൊല്ലത്തി ലാണെന്നും, ഏഴാമത്തെ കൊല്ലത്തിലാണെന്നും അഭിപ്രായങ്ങളുണ്ട്. പ്രതീക്ഷിക്കുവാൻ വകയില്ലായിരുന്നു. പക്ഷേ, എല്ലാ കാര്യവും അല്ലാഹു വിന്റെ ആജ്ഞാധികാര പരിധിയിൽ മാത്രം ഉൾക്കൊള്ളുന്നതും, അവന്റെ ഉദ്ദേശ്യത്തിനും നിയ ന്ത്രണത്തിനും വിധേയമായതുമാണ്. ബാഹ്യ മായ കാര്യകാരണബന്ധത്തിന്റെ ശൃംഖല ഇവിടെയുണ്ടെന്നുള്ളത് വാസ്തവം തന്നെ. എന്നാൽ ആ ശൃംഖലയുടെ തുടക്കവും, നീക്കവും, ഒടുക്കവും എല്ലാംതന്നെ, ആ നിയന്ത്രണത്തിൽ നിന്ന് ഒഴിവല്ല. ഒരു കാര്യത്തിന്റെ, കാരണ ങ്ങളുടെ ബാഹ്യമായ പട്ടിക പൂർത്തിയായിക്കഴിഞ്ഞത് കൊണ്ടു മാത്രം അക്കാര്യം സംഭവിക്കു കയില്ല. മനുഷ്യന് അദൃശ്യവും അജ്ഞാതവുമായ ചില ഉപാധികൾകൂടി സമ്മേളിക്കുമ്പോൾ മാത്രമേ അത് സംഭവിക്കുകയുള്ളൂ കാര്യകാരണ ബന്ധങ്ങൾ ഏർപ്പെടുത്തിയത്തന്നെ അല്ലാ ഹുവാണ്. അവക്ക് അടിസ്ഥാനവും നിദാനവുമായി മറ്റൊരു കാര്യകാരണ വ്യവസ്ഥയും അവന്റെ പക്കൽ ഉണ്ടായിരിക്കാം. എന്നിത്യാദി യാഥാർഥ്യങ്ങൾ ഗ്രഹിക്കയും, മനിലാക്കുകയും ചെയ്യു ന്നവർ മനുഷ്യരിൽ തുലോം കുറവാണ്. അജ്ഞതയും ബുദ്ധികൊടുത്തു ചിന്തിക്കായ്കയു മാണതിന് കാരണം. കേവലം കണ്ണിൽകണ്ടതിനപ്പുറം മറ്റൊന്നുംതന്നെ സ്ഥിതി ചെയ്യുന്നി ല്ലെന്നും, മനുഷ്യന്റെ അറിവ് സമ്പൂർണമാണെന്നുമുള്ള ചിലരുടെ ധാരണയാണ് മറ്റൊരു കാരണം. മിക്ക മനുഷ്യരും ഇത്തരക്കാരാണ്. ഇവരുടെ അറിവിന്റെ പരിമിതി-അഥവാ ആകെ ത്തുക-അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് നോക്കുക:-
30:7

يَعۡلَمُونَ ظَٰهِرٗا مِّنَ ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ عَنِ ٱلۡأٓخِرَةِ هُمۡ غَٰفِلُونَ

(7) ഐഹിക ജീവിതത്തിൽ നിന്നുള്ള ഒരു ബാഹ്യവശം അവർ അറി യുന്നു (അത്രമാത്രം); പരലോകത്തെ സംബന്ധിച്ച് അവരാകട്ടെ, ബോധരഹി തരാണ് താനും. (7) അവർ അറിയുന്നു ഒരു ബാഹ്യവശം ജീവിതത്തിൽ നിന്ന് ഐഹികമായ, ഇഹത്തിന്റെ അവരോ, അവരാകട്ടെ പരലോ കത്തപ്പറ്റി അവർ ബോധരഹിതരാണ്, ശ്രദ്ധയില്ലാത്തവരാണ് ഭക്ഷണം, പാർപ്പിടം, ധനസമ്പാദനം, സുഖഭോഗത്തിനുള്ള ഉപാധികൾ എന്നിങ്ങിനെ ഐഹികജീവിതത്തിന്റെ ചില ബാഹ്യവശങ്ങളെക്കുറിച്ചു മാത്രമേ മിക്ക ജനങ്ങൾക്കും അറി വുള്ളൂ. അവ മാത്രമാണവരുടെ ചിന്താവിഷയവും. ഈ ലോകത്ത് അല്ലാഹു നടപ്പിൽ വരു ത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചോ, അതിലടങ്ങിയ യുക്തിരഹസ്യങ്ങളെക്കുറിച്ചോ, സ്വന്തം ജീവിതത്തിന്റെ സാക്ഷാൽ ലക്ഷ്യത്തെക്കുറിച്ചോ, ഭാവിയിൽ നേരിടാനിരിക്കുന്ന അവ സ്ഥകളെക്കുറിച്ചോ ഒന്നുംതന്നെ അവർക്ക് എത്തുംപിടിയുമില്ല. ഐഹിക ജീവിതത്തെ സംബ ന്ധിച്ചിടത്തോളം ഇതാണവരുടെ നിലപാടെങ്കിൽ, പരലോകത്തെ സംബന്ധിച്ച് അവരുടെ നില എന്തായിരിക്കുമെന്ന് പറയേണ്ടതുണ്ടോ?! അങ്ങിനെ ഒരു ജീവിതത്തെപ്പറ്റി അവർക്ക് വിഭാ വനം ചെയ്വാൻപോലും സാധിക്കുന്നില്ല. അവരതിനെപ്പറ്റി തികച്ചും അശ്രദ്ധരാകുന്നു. വാസ്തവത്തിൽ, സ്വന്തം മനാക്ഷിയോടുകൂടി അവർ അൽപമൊന്ന് ചിന്തിച്ചുനോക്കിയിരു ന്നുവെങ്കിൽ തങ്ങളുടെ ഈ ഭീമമായ അബദ്ധം ഏറെക്കുറെ അവർക്ക് ബോധ്യപ്പെടുമായി രുന്നു. അല്ലാഹു പറയുന്നു:-
30:8

أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ

(8) അവർ തങ്ങളുടെ മനുകളിൽ (സ്വയം) ചിന്തിച്ചുനോക്കുന്നില്ലേ?! ആകാശങ്ങളും, ഭൂമിയും, അവ രണ്ടി നുമിടയിലുള്ളതും ന്യായമായ കാര്യ ത്തോടും, ഒരു നിശ്ചിത അവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിൽ അധികപേരും തന്നെ, തങ്ങളുടെ രക്ഷിതാവുമായി കാണു ന്നതിൽ അവിശ്വസിക്കുന്നവരാണ് താനും. (8) അവർ ചിന്തിച്ചുനോക്കുന്നില്ലേ അവരുടെ മനുകളിൽ, സ്വയംതന്നെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല ആകാശങ്ങളെ ഭൂമി യെയും അവ രണ്ടിനുമിടയിലുള്ളതും ന്യായത്തോടുകൂടിയല്ലാതെ, മുറപ്രകാരമല്ലാതെ ഒരു അവധിയോടും നിർണയിക്കപ്പെട്ട, നിശ്ചിതമായ നിശ്ചയമായും അധികപേരും മനുഷ്യരിൽ നിന്ന് കാണുന്നതിൽ തങ്ങളുടെ രക്ഷിതാവുമായി അവിശ്വസിക്കുന്നവർ തന്നെ (നിശ്ചിത അവധി) എന്ന് പറഞ്ഞത് ലോകാവസാനത്തെ-അഥവാ ക്വിയാ മത്ത് നാളിനെ-ഉദ്ദേശിച്ചാകുന്നു. അതിനുശേഷം ഒരു പുതിയ ലോകഘടനയായിരിക്കും നിലവിൽ വരിക. ഈ ഭൂമിയും ആകാശങ്ങളുമെല്ലാം മറ്റൊരു രൂപത്തിലായി മാറ്റപ്പെടുന്ന തായിരിക്കും അന്ന്. ( )
30:9

أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

(9) ഭൂമിയിൽ അവർ സഞ്ചരിക്കു ന്നില്ലേ? എന്നാലവർക്ക് തങ്ങളുടെ മുമ്പു ള്ളവരുടെ പര്യവസാനം എങ്ങനെയാ യിരുന്നെന്ന് നോക്കിക്കാണാമായിരുന്നു വല്ലോ! അവർ (മുമ്പുള്ളവർ) ഇവരെക്കാൾ ശക്തിയിൽ കേമൻമാരായിരുന്നു. അവർ ഭൂമിയെ ഉഴുതു മറി (ച്ചു കൃഷി യുണ്ടാ) ക്കുകയും, ഇവർ അതിനെ നിവാസയോഗ്യമാക്കിയതിനെക്കാൾ അവർ അതിനെ നിവാസയോഗ്യമാ ക്കുകയും ചെയ്തു. വ്യക്തമായ തെളി വുകളുംകൊണ്ട് അവരുടെ അടുക്കൽ അവരുടെ റസൂലുകൾ ധ ദൈവദൂ ചെല്ലുകയും ചെയ്തിരുന്നു. എന്നാൽ, അല്ലാഹു അവരോട് (യാതൊന്നും) അനീതി പ്രവർത്തിക്കു കയുണ്ടായിട്ടില്ല. പക്ഷേ, അവർ തങ്ങ ളോട് തന്നെ അനീതി പ്രവർത്തിക്കുക യായിരുന്നു ചെയ്തത്. (9) അവർ സഞ്ചരിക്കുന്നില്ലേ ഭൂമിയിൽ എന്നാലവർക്ക് നോക്കിക്കാണാമായിരുന്നു എങ്ങിനെ ആയിരുന്നു പര്യവസാനം, കലാശം അവരുടെ മുമ്പുള്ളവരുടെ അവരായിരുന്നു ഇവരെക്കാൾ ഊക്കൻമാർ, കേമൻമാർ ശക്തിയാൽ അവർ ഉഴുതു (ഇളക്കി) മറിക്കുകയും ചെയ്തു ഭൂമിയെ അതിൽ നിവസിക്കയും (കുടിയിരിക്കുകയും, നിവാസ യോഗ്യമാക്കുകയും) ചെയ്തു കൂടുതൽ ഇവർ നിവസിച്ചതിനെക്കാൾ അവർക്ക് ചെല്ലുകയും ചെയ്തു അവരുടെ റസൂലുകൾ വ്യക്ത മായ തെളിവുകളുംകൊണ്ട് എന്നാൽ ഉണ്ടായില്ല അല്ലാഹു അവരോട് അനീതി (അക്രമം) ചെയ്യുക പക്ഷേ അവരായിരുന്നു തങ്ങളോട് തന്നെ അവർ അനീതി ചെയ്യും ഐഹികമായ പ്രാബല്യംകൊണ്ടും, നാഗരീകതകൊണ്ടും, ഈ മുശ്രിക്കുകളെക്കാൾ വളരെ കേമൻമാരായിരുന്നു ഇവരുടെ മുമ്പുണ്ടായിരുന്ന ആ സമുദായങ്ങൾ. ഇവരെക്കാള ധികം കാലം അവർ ജീവിക്കുകയും, ഇവരെക്കാളധികം ഭൗതികനേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. (നാം അവർക്ക് നൽകിയിട്ടുള്ളതിന്റെ പത്തി നൊന്നുകണ്ട് ഇവർ എത്തിച്ചേർന്നിട്ടില്ല.) എന്നാൽ, ദൈവദൂതൻമാർ അവരുടെ അടുക്കൽ ചെന്ന് ഉപദേശിച്ചപ്പോൾ അവരെ നിഷേധിക്കുകയും, അതുവഴി തങ്ങളോടുതന്നെ അക്രമം പ്രവർത്തിക്കുകയുമാണവർ ചെയ്തത്.
30:10

ثُمَّ كَانَ عَٰقِبَةَ ٱلَّذِينَ أَسَـٰٓـُٔواْ ٱلسُّوٓأَىٰٓ أَن كَذَّبُواْ بِـَٔايَٰتِ ٱللَّهِ وَكَانُواْ بِهَا يَسۡتَهۡزِءُونَ

(10) പിന്നീട്, ദുഷ്പ്രവൃത്തി ചെയ്ത (ആ) കൂട്ടരുടെ പര്യവസാനം ഏറ്റവും ദുരവസ്ഥയായിത്തീർന്നു; (അതെ) അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർ വ്യാജമാക്കുകയും, അവയെപ്പറ്റി പരിഹസിച്ചുകൊണ്ടിരിക്കുകയും ചെയ്തതിനാൽ! (10) പിന്നീട് ആയിത്തീർന്നു പര്യവസാനം ദുഷ്പ്രവൃത്തി ചെയ്തവരുടെ ഏറ്റവും ദുഷിച്ചത് (വലിയ ദുരവസ്ഥ) അവർ കളവാക്കിയ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ അവരായിരുന്നു അവയെ, അവയെപ്പറ്റി അവർ പരിഹസിക്കും ഏറ്റവും വലിയ ദുരവസ്ഥ ( ) എന്ന് പറഞ്ഞത്, ഇഹത്തിൽ അവർക്ക് ബാധിച്ച നാശ നഷ്ടങ്ങളും, പരലോകത്തിൽ ബാധിക്കുവാനിരിക്കുന്ന വമ്പിച്ച ശിക്ഷകളും ആകുന്നു. വരാ നിരിക്കുന്ന കാര്യങ്ങൾക്ക് വന്നുകഴിഞ്ഞ കാര്യങ്ങൾ മുഖേനയും, കാണാത്ത കാര്യങ്ങൾക്ക് കണ്ടു കഴിഞ്ഞ വസ്തുതകൾ മുഖേനയുമാണല്ലോ തെളിവ് നൽകുക. ഇതനുസരിച്ച് പുനരുത്ഥാ നത്തെ ആദ്യസൃഷ്ടിപ്പ് മുഖേന സ്ഥാപിച്ചുകൊണ്ട് അന്നത്തെ ദിവസം സംഭവിക്കുവാനിരി ക്കുന്ന ചില ഭവിഷ്യത്തുകളെക്കുറിച്ച് അല്ലാഹു താക്കീത് നൽകുന്നു:- വിഭാഗം - 2
30:11

ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيۡهِ تُرۡجَعُونَ

(11) അല്ലാഹു സൃഷ്ടിയെ ആദ്യ മുണ്ടാക്കുന്നു; പിന്നീടത് ആവർത്തി ക്കുന്നു; പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (11) അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു സൃഷ്ടിയെ, സൃഷ്ടിപ്പ് പിന്നീട് അവൻ അതിനെ ആവർത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു താഴെ 27-ാം വചനവും അതിന്റെ വിവരണവും നോക്കുക.
30:12–13

وَيَوۡمَ تَقُومُ ٱلسَّاعَةُ يُبۡلِسُ ٱلۡمُجۡرِمُونَ

وَلَمۡ يَكُن لَّهُم مِّن شُرَكَآئِهِمۡ شُفَعَـٰٓؤُاْ وَكَانُواْ بِشُرَكَآئِهِمۡ كَٰفِرِينَ

(12) അന്ത്യസമയം (ലോകാവസാ നഘട്ടം) നിലവിൽ വരുന്ന ദിവസം, കുറ്റവാളികൾ ആശയറ്റുപോകുന്ന താണ്. (13) തങ്ങളുടെ (ആരാധ്യൻമാ രായ) പങ്കുകാരിൽനിന്ന് അവർക്ക് ശുപാർശക്കാർ ഉണ്ടായിരിക്കയുമില്ല; അവർ തങ്ങളുടെ പങ്കാളികളെ ത്തന്നെ നിഷേധിക്കുന്നവരായിരിക്കയും ചെയ്യും. (12) നിലവിൽ വരുന്ന (നിലനിൽക്കുന്ന) ദിവസം ആ ഘട്ടം, (അന്ത്യ ഘട്ടം, അന്ത്യസമയം) നിരാശപ്പെടും, ആശമുറിയും കുറ്റവാളികൾ (13) ഉണ്ടായിരിക്കയുമില്ല അവർക്ക് അവരുടെ പങ്കുകാരിൽനിന്ന് ശുപാർശക്കാർ അവർ ആകുകയും ചെയ്യും അവരുടെ പങ്കുകാരെ അല്ലാഹുവിന്റെ മുമ്പിൽ തങ്ങൾക്ക് ശുപാർശ ചെയ്യുമെന്നുള്ള അവ രുടെ വാദം തനി വിഡ്ഢിത്തമായിരുന്നുവെന്ന് അവർക്ക് അനുഭവപ്പെടും. അവമൂലം യാതൊരു നന്മയും ലഭിക്കുവാനില്ലെന്ന് കാണുമ്പോൾ അവയുമായുള്ള തങ്ങളുടെ ബന്ധത്തെ ത്തന്നെ അവർ നിഷേധിക്കുകയും ചെയ്യും.
30:14–16

وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَتَفَرَّقُونَ

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَهُمۡ فِي رَوۡضَةٖ يُحۡبَرُونَ

وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَـٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ

(14) അന്ത്യസമയം നിലവിൽ വരുന്ന ദിവസം, അന്ന് അവർ വേർപി രിയുന്നതാകുന്നു. (15) എന്നാൽ, വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, അവർ (സ്വർഗീയ മായ) ഒരു പൂന്തോപ്പിൽ ആനന്ദംകൊ ള്ളുന്നതാകുന്നു. (16) എന്നാൽ അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെയും പരലോ കത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജ മാക്കുകയും ചെയ്തിട്ടുള്ളവരോ, അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരുമാ യിരിക്കും. (14) നിലവിൽ വരുന്ന ദിവസം ആ (അന്ത്യ) സമയം അന്ന് അവർ വേർപിരിയും (15) എന്നാൽ വിശ്വസിച്ചവർ പ്രവർത്തിക്കയും ചെയ്ത സൽക്കർമങ്ങൾ എന്നാലവർ ഒരു പൂന്തോ പ്പിൽ, ഉദ്യാനത്തിൽ ആനന്ദം നൽകപ്പെടും, സന്തോഷമടയും (16) എന്നാൽ അവിശ്വസിച്ചവർ കളവാക്കുകയും ചെയ്ത നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ പരലോകം കണ്ടുമുട്ടുന്നതിനെയും അക്കൂട്ടർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാണ്. ഇങ്ങിനെ രണ്ടു വിഭാഗക്കാരായി മനുഷ്യവർഗം അന്ന് വേർപിരിയും. എനി നല്ലവരും ദുഷ്ടരും ഇടകലർന്നുള്ള ജീവിതം ഉണ്ടാകുകയില്ല. ഇന്ന്മുതൽ അവർക്കിടയിൽ സമ്പർക്കവു മില്ല. സത്യവിശ്വാസികളും സൽക്കർമികളുമായ സജ്ജനങ്ങൾ സ്വർഗീയ പൂങ്കാവനങ്ങളിൽ പൂമൊ ട്ടറുത്തും, പൂമ്പട്ടുടുത്തും, സംഗീത ഗാനങ്ങളാസ്വദിച്ചും നിത്യാനന്ദം കൊള്ളും. നേരെമ റിച്ച് അല്ലാഹുവിൽ അവിശ്വസിച്ചുതൗഹീദിനെ നിഷേധിച്ചു -റസൂലിനെയും വേദഗ്രമ്ല പരലോകജീവിതത്തെയും പുനഃരുത്ഥാനത്തെയും പാടെ അവഗ ണിച്ചു, കഴിഞ്ഞു കൂടിയിരുന്ന ദുർജ്ജനങ്ങൾ അവർണനീയമായ നരകശിക്ഷ അനുഭവിക്കു കയും ചെയ്യും. അല്ലാഹു നമ്മെയെല്ലാം സജ്ജനങ്ങളിൽ ഉൾപ്പെടുത് തട്ടെ. ആമീൻ.
30:17–18

فَسُبۡحَٰنَ ٱللَّهِ حِينَ تُمۡسُونَ وَحِينَ تُصۡبِحُونَ

وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ

(17) ആകയാൽ, നിങ്ങൾ (അസ്ത മയ) സന്ധ്യാവേളയിലാകുമ്പോഴും, പ്രഭാതവേളയിലാകുമ്പോഴും അല്ലാ ഹുവിന്റെ പരിശുദ്ധതയെ പ്രകീർത്തനം (തസ്ബീഹ്) ചെയ്യുക. (18) ആകാശങ്ങളിലും ഭൂമി യിലും (എല്ലാ) സ്തുതിയും അവനു തന്നെസായാ” സമയത്തും, നിങ്ങൾ മധ്യാ”വേളയിലാകുമ്പോഴും (പ്രകീർത്തനം ചെയ്യുക) (17) ആകയാൽ അല്ലാഹുവിന്റെ തസ്ബീഹ് നടത്തുക, പ്രകീർത്തനം ചെയ്യുക, പരിശുദ്ധതയെ വാഴ്ത്തുന്നു നിങ്ങൾ സന്ധ്യാസമയത്തിലാകുമ്പോൾ (വൈകുന്നേരം) നിങ്ങൾ പ്രഭാത സമയത്താകുമ്പോഴും (കാലത്തും) (18) അവനുതന്നെ സ്തുതി, സ്തോത്രം ആകാശങ്ങളിൽ ഭൂമിയിലും സായാ”വേളയിലും, (സായം കാലത്തും) നിങ്ങൾ മധ്യാ ”വേളയിലാകുമ്പോഴും (ഉച്ചസമയത്തും) (സുബ്ഹാനല്ലാഹി) എന്ന വാക്കിന് "അല്ലാഹുവിന്റെ പരിശുദ്ധതയെ പ്രകീർത്തനം ചെയ്യുക' എന്ന് നിർദേശ രൂപത്തിലും, "പ്രകീർത്തനം ചെയ്യുന്നു' എന്ന് വാർത്താരൂപത്തിലും അർഥം വരാവുന്നതാകുന്നു. ഏതർഥം കല്പിച്ചാലും പ്രസ്തുത നാലു സമയങ്ങളിലും മനുഷ്യൻ അല്ലാഹുവിന്റെ സ്തുതികീർത്തനങ്ങൾ നടത്തേണ്ടതു ണ്ടെന്നാണ് ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ആശയം അല്പാൽപ വ്യത്യാസത്തോ ടുകൂടി മറ്റു പല സ്ഥലത്തും ആവർത്തിച്ചുകാണാം. (ത്വാഹാ. 130; 78; ഇൻസാൻ 25,26 മുതലായവ നോക്കുക) അല്ലാഹുവിന് സ്തോത്രകീർത്തനങ്ങൾ നടത്തുവാനും, അവന്റെ മഹത്വത്തെ വാഴ്ത്തു എന്ന പദം എന്ന ക്രിയയുടെ ധാതുരൂപത്തിൽ ( )ആണെ ങ്കിലും ക്രിയയുടെയും നാമത്തിന്റെയും, അർഥത്തിലും അത് ഉപയോഗിക്കപ്പെടാറുണ്ട്. ചിലപ്പോൾ ആശ്ചര്യ ( )ത്തെയും, വേറെ ചിലപ്പോൾ മഹത്വ ( മ്പട്ടങ്കഞ്ചഖ )ത്തെയും കുറി ക്കുകയും ചെയ്യും. എല്ലാം സന്ദർഭം കൊണ്ട് മനിലാക്കേണ്ടതാകുന്നു. മനുഷ്യൻ ബാധ്യസ്ഥനത്രെ. പക്ഷേ, അവന്റെ പരിസ്ഥിതികളും ജീവിതരീതിയും കണക്കിലെടുക്കുമ്പോൾ, എല്ലാ സമയവും അതിനായി വിനിയോഗിക്കുവാൻ അവന് പ്രയാസമായിത്തീരുന്നു. അതുകൊണ്ട് ചില പ്രത്യേക സമയ ങ്ങളിൽ ആ കടമ നിർവ്വഹിച്ചുകൊള്ളണമെന്ന് ആജ്ഞാപിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യന്റെ സാധാരണ ദിനച ര്യകളും, ജോലി സമയങ്ങളും, വിശ്രമവേളകളും പരിഗണിക്കുമ്പോഴും, അനുദിനം രാപ്പ കലുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിമാറ്റങ്ങൾ പരിഗണിക്കുമ്പോഴും ആ നാല് പ്രത്യേക സമയങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് വളരെ യുക്തവും പ്രായോഗികവുമായിട്ടുണ്ടെന്ന് കാണാം. ദൈവകീർത്തനത്തിന്റെ വിവിധ രൂപങ്ങൾ അടങ്ങുന്നതും ആരാധനാകർമങ്ങളിൽ ഏറ്റവും പ്രധാനപ്പട്ടതുമായ നിർബന്ധ നമസ്കാരങ്ങൾ ആ സമയങ്ങളിൽ തന്നെ നിർബന്ധ മാക്കിയിട്ടുള്ളതും അതുകൊണ്ടുതന്നെയാണ്. 1-ാമത്തെ സമയം അസ്തമയ സന്ധ്യാവേള ( )യാണല്ലോ. സൂര്യാസ്തമയം കഴിഞ്ഞ ഉടനെ നിർവഹിക്കേണ്ടുന്ന "മഗ്രിബ്' നമ സ്കാരവും അല്പസമയം കൂടി താമസിച്ചശേഷം പാതിരാക്കുമുമ്പായി നിർവഹിക്കേണ്ട തുള്ള "ഇശാ' നമസ്കാരവും ഈ സമയത്താകുന്നു. 2- പറഞ്ഞ സമയം പ്രഭാതവേള ( )യാണ്. ഇതാണ് "സ്വുബ്ഹ്' നമസ്കാരത്തിന്റെ സമയം. 3-ാമത്തേത് സായാ” ( ) സമയമാണ്. ഇത് "അസ്വ്ർ' നമസ്കാരത്തിനുള്ള സമയവുമാകുന്നു. 4-ാമ ത്തേതു മധ്യാ”വേള. ( ) ഇത് "ള്വുഹ്റി'ന്റെ സമയവുമത്രെ. ഓരോ സമയവും നിശ്ചയിക്കപ്പെട്ടതിൽ അടങ്ങിയ യുക്തിരഹസ്യങ്ങൾ വിശദീകരിക്കുന്ന പക്ഷം അത് വളരെ ദീർഘിച്ചുപോകുന്നതാണ്. നിർബന്ധ നമസ്കാരങ്ങൾ അഞ്ചെണ്ണമാണെന്നോ, ഓരോന്നിന്റെയും സമയവും രൂപ ങ്ങളും ഇന്നിന്നതാണെന്നോ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. അതേസമയത്ത് നമസ്കാരത്തിന്റെ പ്രധാന വശങ്ങൾ മുഴുവനും പല ഭാഗങ്ങളിൽ പ്രതിപാദി ക്കപ്പെട്ടിട്ടുണ്ട്താനും. നബി ˜ യുടെ ചര്യയിൽ നിന്നും വചനങ്ങളിൽ നിന്നുമാണ് നിലവി ലുള്ള നമസ്കാരക്രമം മുസ്ലിം ലോകം അന്നു മുതൽ ഇന്നുവരെ അംഗീകരിച്ചു വന്നിട്ടു ള്ളത്. വിശദാംശങ്ങളിൽ കേവലം ചില അഭിപ്രായ വ്യത്യാസങ്ങൾ കാണപ്പെ ട്ടേക്കാമെങ്കിലും പ്രായോഗിക രംഗത്ത് എല്ലാ മുസ്ലിംകളും ഒരേ രൂപത്തിൽ തന്നെ അത് ആചരിച്ചുവരുന്നു. മൗലികമോ, പ്രധാനപ്പെട്ടതോ ആയ ഒരു വിഷയത്തിലും അവർക്കിട യിൽ പക്ഷാന്തരമില്ല. അവയത്രയും ഇസ്ലാമിൽ അനിവാര്യമായി അറിയപ്പെട്ടതത്രെ. എനി, നിർബന്ധ നമസ്കാരങ്ങളുടെ എണ്ണത്തിലോ, സമയങ്ങളിലോ പ്രത്യക്ഷരൂപത്തിലോ ഏതെ ങ്കിലും മുസ്ലിംകൾ എന്ന പേരിൽ അറിയപ്പെടുന്നവരാണെങ്കിലും ശരിഭിന്നാഭിപ്രായം കാണുന്നുണ്ടെങ്കിൽ, അവർ നബിചര്യക്കും നബിവചനങ്ങൾക്കും പൂർണ മായോ, ഭാഗികമായോ സ്ഥാനം കല്പിക്കാത്തവരാണെന്ന് മനിലാക്കണം. ഇങ്ങിനെയുള്ളവർ ഇസ്ലാമിൽ ശരിയായ അംഗത്വം അർഹിക്കാത്തവരാണെന്ന വസ്തുത അനേകം പ്രസ്താവനകളിൽ നിന്ന് വ്യക്തമായിട്ടുള്ളതുമാകുന്നു.
30:19

يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَيُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ وَكَذَٰلِكَ تُخۡرَجُونَ

(19) അവൻ നിർജീവമായതിൽ നിന്ന് ജീവിയെ പുറത്തുവരുത്തുന്നു. ജീവിയിൽ നിന്ന് നിർജീവമാ യതിനെയും പുറത്തുവരുത്തുന്നു. ശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യു ന്നു. അപ്രകാരം തന്നെ, നിങ്ങളും (മരണ ശേഷം) പുറത്ത് കൊണ്ടുവരപ്പെടും. (19) അവൻ പുറത്ത് വരുത്തുന്നു ജീവിയെ, ജീവനുള്ള വസ്തുവെ നിർജീവമായതിൽ നിന്ന്. പുറത്തുവരുത്തുകയും ചെയ്യുന്നു നിർജീ വമായതിനെ ജീവനുള്ളതിൽ നിന്ന് അവൻ ജീവിപ്പിക്കുകയും ചെയ്യുന്നു. ഭൂമിയെ അതിന്റെ മരണത്തിന് (നിർജീവാവസ്ഥക്ക്) ശേഷം അപ്ര കാരം തന്നെ നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു. ഇന്ദ്രിയ ബീജത്തിൽ നിന്ന് മനുഷ്യൻ ഉഗ്ഗവിക്കുന്നു. മുട്ടയിൽ നിന്ന് പറവകൾ പുറത്തു വരുന്നു. മറിച്ച് മനുഷ്യരിൽ നിന്ന് ഇന്ദ്രിയം പുറത്തുവരുന്നു. പക്ഷിയിൽ നിന്ന് മുട്ടയും. ഇങ്ങിനെ, നിർജീവമായതിൽ നിന്ന് ജീവികളും, ജീവികളിൽ നിന്ന് നിർജീവവസ്തുക്കളും പുറത്തുവരുന്നതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് സുപരിചിതമാണ്. ഉണങ്ങിവ രണ്ടു തരിശും, ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമിയിൽ മഴ വർഷിച്ച ശേഷം സസ്യ ലതാദികളാൽ അത് ജീവുള്ളതും, ചൈതന്യമുള്ളതുമായി മാറുന്നു. ഇതേപ്രകാരം തന്നെ യാണ് മനുഷ്യന്റെ മരണാനന്തര സ്ഥിതിയും. അവൻ മരണമടഞ്ഞശേഷം വീണ്ടും ജീവിപ്പിക്ക പ്പെടുമെന്നും അതിൽ അസാംഗത്യമായി ഒന്നുമില്ലെന്നും ഉള്ളതിന് ഇതെല്ലാം തെളിവാണ്. മാത്രമല്ല, മനുഷ്യന്റെ ഉഗ്ഗവവും, അവന്റെ പ്രകൃതിയും, മറ്റു പലതും അതിന് തെളിവു നൽകുന്നു. നോക്കുക:- വിഭാഗം - 3
30:20–22

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا لِّتَسۡكُنُوٓاْ إِلَيۡهَا وَجَعَلَ بَيۡنَكُم مَّوَدَّةٗ وَرَحۡمَةًۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ

(20) അവന്റെ ദൃഷ്ടാന്തങ്ങളിൽപെ ട്ടതാണ്, മണ്ണിൽ നിന്ന് നിങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നിങ്ങളതാ (ഭൂമിയിൽ) വ്യാപിച്ചുകൊ ണ്ടിരിക്കുന്ന മനുഷ്യരായിരിക്കുന്നു! (21) അവന്റെ ദൃഷ്ടാന്തങ്ങളിൽപെ ട്ടതുതന്നെയാണ്, നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ (ഭാര്യ മാരെ) അവൻ സൃഷ്ടിച്ചു തന്നിട്ടു ള്ളതും. നിങ്ങൾ അവരുടെ അടുക്കൽ സമാ ധാനമടയുവാൻ വേണ്ടി. സ്നേഹബ ന്ധവും, കാരുണ്യവും ഏർപ്പെടുത്തു കയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (22) അവന്റെ ദൃഷ്ടാന്തങ്ങളിൽപെ ട്ടതുതന്നെയാണ്, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും, നിങ്ങ ളുടെ ഭാഷകളും, നിങ്ങളുടെ വർണ ങ്ങളും വ്യത്യസ്തമായിരിക്കുന്നതും. നിശ്ചയമായും, അറിവുള്ളവർക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (20) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് നിങ്ങളെ അവൻ സൃഷ്ടിച്ചത് മണ്ണിൽ നിന്ന് പിന്നീട് നിങ്ങളതാ, എന്നിട്ട് നിങ്ങൾ മനുഷ്യർ (ആയിരിക്കുന്നു) വ്യാപിച്ചുകൊണ്ടിരിക്കുന്ന, പരന്നുകിടക്കുന്ന (21) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് അവൻ സൃഷ്ടിച്ചിരിക്കു ന്നത് നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെ (നിങ്ങളുടെ വർഗത്തിൽ നിന്ന്) ഇണകളെ (ഭാര്യമാരെ) നിങ്ങൾ സമാധാനപ്പെടുവാൻ, അടങ്ങു വാൻ അവരിലേക്ക് (അവരുടെ അടുക്കൽ) അവൻ ആക്കുക (ഏർപ്പെടുത്തുക)യും ചെയ്തു നിങ്ങൾക്കിടയിൽ സ്നേഹബന്ധം കരുണയും നിശ്ച യമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് ചിന്തി ക്കുന്ന (22) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടത് തന്നെ ആകാ ശങ്ങളെ സൃഷ്ടിച്ചത് ഭൂമിയെയും വ്യത്യാസപ്പെട്ടതും നിങ്ങളുടെ ഭാഷകൾ നിങ്ങളുടെ വർണങ്ങളും നിശ്ചയമായും അതി ലുണ്ട് പല ദൃഷ്ടാന്തങ്ങൾ അറിവുള്ളവർക്ക് ഇവിടെ "ലാമി' നു അകാരം ( ) കൊടുത്തു, ( ജ്ഞമ്ലസ്ലഥ ) എന്നും വായനയുണ്ട്. അപ്പോൾ, "ലോകർക്ക് ദൃഷ്ടാന്തങ്ങളുണ്ട്' എന്ന് അർഥമായിരിക്കും. ഒരേ മാതാപിതാക്കളിൽനിന്ന് ഉഗ്ഗവിച്ച മനുഷ്യൻ പെറ്റുപെരുകി ഇന്ന് ഭൂലോകം മുഴു വനും വ്യാപിച്ചു കിടക്കുന്നു. ഇതിനിടയ്ക്ക് എത്രയെത്ര കോടി മനുഷ്യൻ മൺമറഞ്ഞുപോ യിരിക്കുമെന്ന് അല്ലാഹുവിനേ അറിഞ്ഞുകൂടൂ. ഇവരെല്ലാവരും മനുഷ്യപ്രകൃതിയിലും, ആകൃ തിയിലും യോജിക്കുന്നുവെങ്കിലും വ്യക്തികളുടെ രൂപത്തിലും, ശബ്ദത്തിലും, ഭാഷണ അതുപോലെതന്നെ, കറുത്തവർ, വെളുത്തവർ എന്നിങ്ങനെയുള്ള വർഗത്തിൽപ്പെട്ടവരെന്ന് പറയപ്പെടുന്ന വ്യക്തികൾപോലും പരസ്പരം വർണവ്യത്യാസമുള്ളവരാണ്. എനി രൂപങ്ങൾ നോക്കുകയാണെങ്കിൽ, ഒരാളെപ്പോ ലെ മറ്റൊ രാളില്ലതന്നെ. അതുകൊണ്ടാണ് മനുഷ്യർ തമ്മിൽ തമ്മിൽ തിരിച്ചറിയുന്നതും. എല്ലാവരും എല്ലാ വിഷയത്തിലും തികച്ചും സാമ്യമുള്ളവരായിരുന്നുവെങ്കിൽ ലോകത്ത് നേരിടാവുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുവാൻ പ്രയാസമത്രെ. ആദ്യമനുഷ്യൻ സംസാരിച്ച ഭാഷ തന്നെ യായിരിക്കണം അദ്ദേഹത്തിന്റെ ആദ്യസന്തതികളും സംസാരിച്ചിരിക്കുക. എന്നാൽ പിന്നീട് സന്താനപരമ്പരകൾ വർധിച്ചതോടുകൂടി കാലാന്തരത്തിൽ ഭാഷകളും വർധിച്ചുവന്നു. ഇന്ന് ഭൂമിയിൽ അയ്യായിരത്തിൽപരം മനുഷ്യഭാഷകൾ ഉപയോഗിക്കപ്പെടുന്നുവത്രെ. ( ) ഇവരെ യെല്ലാം ഇൗ വിധം സൃഷ്ടിച്ച് കൈകാര്യം നടത്തിവരുന്ന സ്രഷ്ടാവ് പരമശക്തനും, അതിമഹാനുംതന്നെ! മനുഷ്യരിൽ മാത്രം നിലകൊള്ളുന്നതും, പ്രഥമദൃഷ്ട്യാ എല്ലാവർക്കും കണ്ടറിയാവുന്നതുമായ ഇത്തരം വസ്തുതകൾ - ഓരോന്നും - അവന്റെ ശക്തിമാഹാ ത്മ്യങ്ങൾക്ക് തെളിവല്ലയോ? നിശ്ചയമായും അതെ. ( ) യൂറോപ്പിൽ ഏറെക്കുറെ 580 ഉം, ഏഷ്യയിൽ 900 ഉം, ആഫ്രിക്കയിൽ 275 ഉം, അമേ രിക്കയിൽ 1600 ഉം, ഭാഷകളുണ്ടെന്ന് കാണുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും 200 ഓളം ഭാഷകളാണുള്ളത്. വനവാസികളും, മരുഭൂവാസികളും അവർക്കിടയിൽ ഉപയോഗിക്കുന്ന പല ഭാഷകളു, ഉപഭാഷകളും ഇതിന് പുറമെയും!
30:23–24

وَمِنۡ ءَايَٰتِهِۦ مَنَامُكُم بِٱلَّيۡلِ وَٱلنَّهَارِ وَٱبۡتِغَآؤُكُم مِّن فَضۡلِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ

وَمِنۡ ءَايَٰتِهِۦ يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءٗ فَيُحۡيِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ

(23) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയാണ്, നിങ്ങൾ രാത്രിയും, പകലും ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ (ഉപജീവനമാർഗം) അന്വേഷി ക്കുന്നതും. നിശ്ചയമായും, അതിൽ കേൾ ക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (24) അവന്റെ ദൃഷ്ടാന്തങ്ങ ളിൽപെട്ടതുതന്നെയാണ്. (നിങ്ങൾ ക്ക്) ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട് അവൻ നിങ്ങൾക്ക് മിന്നൽ കാണിച്ചുത രുന്നതും; ആകാശത്ത്നിന്ന് വെള്ളം ഇറക്കി അത് മൂലം ഭൂമിയെ-അതിന്റെ നിർജ്ജീവാവസ്ഥക്കു ശേഷംജീവിപ്പിക്കു ന്നതും. ജനങ്ങൾക്ക് അതിൽ പല ദൃഷ്ടാന്തങ്ങ ളുമുണ്ട്. (23) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് നിങ്ങളുടെ ഉറക്ക് രാത്രിയിൽ പകലും നിങ്ങൾ അന്വേഷിക്കുന്നതും അവന്റെ അനുഗ്രഹത്തിൽ നിന്ന് നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് കേൾക്കുന്ന. (24) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ട താണ് അവൻ നിങ്ങൾക്ക് കാണിച്ച് തരുന്നുവെന്നത് മിന്നൽ ഭയപ്പാ ടായിക്കൊണ്ട്, ഭയത്തിന്നായി പ്രത്യാശയായും, ആശക്കും അവൻ ഇറക്കുന്നു വെന്നതും ആകാശത്തുനിന്ന് വെള്ളം എന്നിട്ടവൻ ജീവിപ്പിക്കുന്നു അതുകൊണ്ട്, അതുമൂലം ഭൂമിയെ അതിന്റെ മരണത്തിന് (നിർജീവ തക്ക്) ശേഷം നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ, ലക്ഷ്യങ്ങൾ ബുദ്ധികൊടുക്കുന്ന (മനിരുത്തുന്ന) ജനങ്ങൾക്ക് മിന്നലേറ്റു അപായം പിണഞ്ഞേക്കുമോ എന്ന ഭയവും, അതോടൊപ്പം മഴ പെയ്തേക്കു മെന്ന പ്രതീക്ഷയുമാണ് "ഭയപ്പാടും പ്രത്യാശയുമായിക്കൊണ്ട്' ( ) എന്ന് പറഞ്ഞ തിന്റെ താൽപര്യം. ആകാശഭൂമികൾക്കിടയിലും മനുഷ്യർക്കിടയിലും നിത്യേന നടന്നുകൊ ണ്ടിരിക്കുന്ന വിവിധ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഓർമപ്പെടുത്തിയശേഷം പ്രപഞ്ചത്തിന്റെ ഒന്നാ കെയുള്ള നിലനിൽപിനെക്കുറിച്ചും ചിന്തിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് അവയിൽ നിന്നെല്ലാം സ്പഷ്ടമായി മനിലാക്കാവുന്ന ചില യാഥാർഥ്യങ്ങൾ അടുത്ത വചനങ്ങളിൽ അല്ലാഹു മനുഷ്യന്റെ മുമ്പിൽ വെക്കുന്നു. കഴിഞ്ഞ നാല് വചനങ്ങളുടെയും അവസാനത്തെ വാക്യങ്ങൾ പ്രത്യേകം ഒന്ന് ശ്രദ്ധിച്ചു നോക്കുക. മേൽ പ്രസ്താവിച്ച ഓരോ ദൃഷ്ടാന്ത ത്തിലും അടങ്ങിയ പാഠങ്ങൾ മനിലാക്കുവാനും, അവയുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കുവാനും സാധിക്കേണമെങ്കിൽ ചില ഉപാധികൾ ആവശ്യമാണെന്ന് അവ ചൂണ്ടിക്കാ ട്ടുന്നു. അതെ, മനുഷ്യൻ ചിന്തിക്കണം, അവന് അറിവുണ്ടായിരിക്കണം, പറയുന്ന കാര്യം അവൻ ശ്രദ്ധ കൊടുത്തു കേൾക്കണം, ബുദ്ധി ഉപയോഗപ്പെടുത്തുകയും വേണം. ഇല്ലാ ത്തപക്ഷം മനുഷ്യനും ആടുമാടുകളും തമ്മിൽ വ്യത്യാസമില്ലതന്നെ. അല്ല, അവയെക്കാൾ മോശക്കാരനായിരിക്കും മനുഷ്യൻ. ( 179 )
30:25–26

وَمِنۡ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلۡأَرۡضُ بِأَمۡرِهِۦۚ ثُمَّ إِذَا دَعَاكُمۡ دَعۡوَةٗ مِّنَ ٱلۡأَرۡضِ إِذَآ أَنتُمۡ تَخۡرُجُونَ

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ

(25) അവന്റെ ദൃഷ്ടാന്തങ്ങളിൽപെ ട്ടത് തന്നെയാണ്, അവന്റെ കല്പന പ്രകാരം ആകാശവും ഭൂമിയും നില നിന്നു വരുന്നതും, പിന്നീട് ഭൂമിയിൽ നിന്ന് നിങ്ങളെ അവൻ ഒരൊറ്റ വിളി നിങ്ങളതാ, പുറ ത്തുവരുന്നതാണ്! (26) ആകാശങ്ങളിലും, ഭൂമിയി ലുമുള്ളവർ (മുഴുവനും) അവന്റെതാ കുന്നു; എല്ലാവരും അവന് കീഴടങ്ങു ന്നവരത്രെ. (25) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതുതന്നെ നിലനിൽക്കുന്നത് ആകാശം ഭൂമിയും അവന്റെ കൽപനപ്രകാരം പിന്നീട് അവൻ നിങ്ങളെ വിളിച്ചാൽ ഒരു വിളി ഭൂമിയിൽ നിന്ന് അപ്പോൾ നിങ്ങളതാ പുറത്ത് വരുന്നു. (26) അവന്നുള്ളതാണ് ആകാ ശങ്ങളിലുള്ളവർ ഭൂമിയിലും എല്ലാവരും അവന് കീഴൊതുങ്ങിയവ രാണ്, കീഴടങ്ങുന്നവരാണ്. യാതൊരു തൂണും, പിടിയും, കൂടാതെ ഈ മഹാപ്രപഞ്ചം അതിന്റെതായ ചിട്ടയും വ്യവസ്ഥയും അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. മേഘവും വായുവും അതിനുമീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രൻ അതിനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേർന്നുമറ്റു ചില ഉപഗ്രഹങ്ങളെപ്പോലെസൂര്യ ഗോളത്തെ വൃത്തം വെച്ചുകൊണ്ടിരിക്കുന്നു. സൂര്യനും, സൂര്യകുടുംബവും ചേർന്നു ആയി രക്കണക്കിലുള്ള ഇതര സൂര്യകുടുംബങ്ങളോടൊപ്പം വേറെ ഏതോ അതിബൃഹത്തായ ചില ഉന്നങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോന്നിലും സ്ഥിതി ചെയ്യുന്ന വസ്തുക്കളുടെ സൃഷ്ടി രഹസ്യങ്ങളെയോ, അതതിൽ നടമാടിക്കൊണ്ടിരിക്കുന്ന നിത്യസംഭവങ്ങളെയോ സംബ ന്ധിച്ചും സ്വന്തം പാർപ്പിടമായ ഭൂമിയെക്കുറിച്ചും അല്പജ്ഞനായ മനുഷ്യന് ഒരു എത്തുംപിടി യുമില്ലതന്നെ. ഒരു വിഘ്നവും പറ്റാതെ ഇതെല്ലാം വ്യവസ്ഥാപിതമായ നിലയിൽ സൃഷ്ടിച്ചു നിലനിർത്തി നിയന്ത്രിച്ചുപോരുന്ന സ്രഷ്ടാവ്, കേവലം ഈ ഭൂമിയുടെ നിശ്ചിത കാലാവധി എത്തുമ്പോൾ, അതിലെ നിവാസികളെ ആകമാനം നശിപ്പിക്കുകയും അന ന്തരം അവനുദ്ദേശിക്കുമ്പോൾ ഒരൊറ്റ വിളി വിളിച്ചു അവരെയെല്ലാം അവന്റെ മുമ്പിൽ ഹാജ രാക്കുകയും ചെയ്യുന്നു. 53 (അത് ഒരൊറ്റ അട്ടഹാസമല്ലാതെമറ്റൊന്നും ആയിരിക്കില്ല. അപ്പോഴേക്കും അവർ മുഴു വനും തന്നെ നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നവരായിരിക്കും) അല്ലാഹുവിന്റെ നിയമനിശ്ചയങ്ങൾക്ക് വിധേയമായിട്ടല്ലാതെ ജീവിതം, മരണം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, അടക്കം, ഇളക്കം, കറക്കം ആദിയായ ഏതും സംഭവിക്കുന്നില്ല. എല്ലാം അവന്റെ നിയന്ത്രണത്തിന് വിധേയമാണ്. അതിനെ അതിലംഘിക്കുവാനോ, അതിൽ നിന്ന് കുതറിപ്പോകുവാനോ ഒരാൾക്കും സാധ്യമല്ല. താൽക്കാലികമായ ചില അഭിപ്രായ സ്വാത ന്ത്യ്രങ്ങൾ അല്ലാഹു നൽകിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവന്റെ വിധി വിലക്കുകൾ അനു ആളുകളുണ്ടെന്നത് വാസ്തവം തന്നെ. എന്നാൽ അതെല്ലാം അവൻ ശരിക്കും കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ സ്വാതന്ത്യ്രം അവസാനിക്കുന്നതോടുകൂടി അവ രുടെ ആ കഴിവും അവസാനിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷാ നടപടികൾക്ക് അവർ തികച്ചും കീഴടങ്ങേണ്ടി വരുകയും ചെയ്യുന്നു.
30:27

وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

(27) അവൻ തന്നെയാണ് സൃഷ്ടിയെ ആദ്യമുണ്ടാക്കുന്നവൻ. പിന്നീട് അവൻ അത് ആവർത്തി ക്കുന്നു. അതാകട്ടെ, അവന്റെമേൽ വളരെ എളിയ കാര്യവുമാണ്. ആകാ ശങ്ങളിലും, ഭൂമിയിലും അത്യുന്നത മായ ഉപമ അവനുണ്ട് താനും. അവൻ പ്രതാപശാലിയാണ്. അഗാധജ്ഞനാണ്. (27) അവനാണ് ആദ്യമായുണ്ടാക്കുന്നവൻ സൃഷ്ടിയെ പിന്നീടതിനെ ആവർത്തിക്കുന്നു. മടക്കിയുണ്ടാക്കുന്നു അതാകട്ടെ വളരെ (ഏറ്റവും) അവന് അവനുണ്ട്(താനും) ഉപമ, ഉപമാനം (ഗുണം, നില പാട്) അത്യുന്നതമായ ആകാശങ്ങളിൽ ഭൂമിയിലും അവൻ പ്രതാപശാലിയാണ് അഗാധജ്ഞനാണ്. പരമശൂന്യതയിൽ നിന്ന് വാതകമോ ഹേതുകമോ ആയ ഒന്നും തന്നെയില്ലാത്ത ശുദ്ധ നാസ്തിയിൽ നിന്ന് സൃഷ്ടികളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കി അസ്തിത്വം നൽകിയ അവന് അവ നശിച്ചശേഷം അവയെ പുനർജീവിപ്പിക്കുവാനുണ്ടോ വല്ല വിഷമവും?! അവന് തുല്യനോ സമനോ ആയി എങ്ങും ആരുമില്ല; പങ്കുകാരോ സഹായകരോ ഇല്ല; ഒന്നി നോടും അവനെ ഉപമിപ്പിക്കുവാനോ താരതമ്യപ്പെടുത്തുവാനോ ഇല്ല. എണ്ണത്തിൽ ഒരു വൻ. ഗുണവിശേഷങ്ങളിൽ ഏകൻ. ഉപമയിൽ നിസ്തുലൻ. ശക്തിപ്രതാപങ്ങളിൽ തുണ യില്ല, വിജ്ഞാനത്തിൽ ഇണയുമില്ല. അവൻ പരിപൂർണൻ! അവൻ പരിശുദ്ധൻ! അതെ, അവൻ മാത്രം പരിപൂർണനും പരമപരിശുദ്ധനും!! അവന്റെ ഏകത്വത്തിന് തെളിവായി ഒരു ഉദാ ഹരണംകൂടി കാണുക:- വിഭാഗം - 4
30:28

ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ

(28) നിങ്ങളിൽ നിന്ന്തന്നെ നിങ്ങൾക്ക് ഒരു ഉപമ അവൻ വിവരിച്ചു തരുകയാണ്; നിങ്ങൾക്ക് നാം നൽകിയി ട്ടുള്ള വസ്തുവിൽ നിങ്ങളുടെ വലംകൈ ധ അടി മകളിൽ പ നിന്ന് വല്ല പങ്കുകാരും നിങ്ങൾക്കുണ്ടോ? എന്നിട്ട്, നിങ്ങൾ നിങ്ങളെതന്നെ (പരസ്പരം) ഭയപ്പെടുന്നതുപോലെ, അവരെയും ഭയപ്പെട്ടുകൊണ്ടിരിക്കു മാറ് അതിൽ നിങ്ങൾ (ഇരുകൂട്ടരും) സമന്മാരായിരിക്കുക (-ഇങ്ങിനെ ഉണ്ടാ കുമോ?! ബുദ്ധികൊടുക്കുന്ന ജനങ്ങൾക്ക് നാം ഇപ്രകാരം ലക്ഷ്യങ്ങൾ വിവരി ച്ചുകൊടുക്കുന്നു. (28) നിങ്ങൾക്ക് അവൻ വിവരിച്ചു തരുകയാണ് ഒരു ഉപമ നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്കുണ്ടോ അധീന പ്പെടുത്തിയ (ഉടമയാക്കിയ) തിൽ നിന്ന് നിങ്ങളുടെ വലംകൈകൾ വല്ല പങ്കുകാരും നിങ്ങൾക്ക് നാം നൽകിയതിൽ എന്നിട്ട് നിങ്ങൾ അതിൽ ഒരുപോലെയാണ്, സമമാണ് നിങ്ങളവരെ ഭയപ്പെടുന്നു നിങ്ങൾ ഭയപ്പെടുന്നതുപോലെ നിങ്ങളെതന്നെ (തമ്മതമ്മിൽ) അപ്ര കാരം നാം വിവരിക്കുന്നു ദൃഷ്ടാന്തങ്ങളെ ബുദ്ധികൊടുക്കുന്ന ജനങ്ങൾക്ക് അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളിൽ നിങ്ങളുടെ ഉടമസ്ഥതയിലിരി ക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക. എന്നിട്ട് അവരും നിങ്ങളും ഒരുപോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജ മാനന്മാരുമായ നിങ്ങൾ പരസ്പരം മാനിച്ചും പേടിച്ചുംകൊണ്ടിരിക്കുന്ന പ്രകാരം അവ രെയും പേടിക്കുകയും മാനിക്കുകയും ചെയ്യുക, ഇതു സത്യമാണോ? ഒരിക്കലുമല്ല. എന്നി രിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളിൽ എങ്ങിനെയാണ് അവന്റെ ഉടമസ്ഥതയിലുള്ളവരാണല്ലോപങ്കുണ്ടാവുക?! എന്നത്രെ ആയത്തിന്റെ താൽപര്യം. മനു ഷ്യന്റെ സ്വത്ത് വാസ്തവത്തിൽ അല്ലാഹു നൽകിയതാണ്. അടിമകളുടെ മേലുള്ള മനു ഷ്യന്റെ അവകാശം ഒരു സാങ്കേതികമായ അവകാശം മാത്രവുമാണ്. സൃഷ്ടികളാകട്ടെ, അല്ലാഹുവിന്റെ ഉടമത്തത്തിൽ നിന്ന് ഒരു വിധേനയും ഒഴിവാകുന്നവരുമല്ല. മുശ്രിക്കുകൾ തങ്ങളുടെ ഹജ്ജ് കർമങ്ങളിൽ ഇങ്ങനെ പറയാറുണ്ടായിരുന്ന ന്നിപ്പില സ്ലിലിവീ ൽീന്ദുപ്പൃഞ്ഞിഖി ന്നിറി ൾീഴസ്ലന്ദഷുഞ്ചിക്കഠെ ന്നിറി ന്നഷുഞ്ചിക്കഠി ത്സ (ഒരു പങ്കുകാരനല്ലാതെ നിനക്ക്-അല്ലാഹുവിന്പങ്കുകാരില്ല, ആ പങ്കുകാരനും അവന്റെ ഉടമസ്ഥതയിലുള്ളതും നിനക്ക് ഉടമപ്പെടുന്നതും ത ന്നെയാണ്) തങ്ങൾ ആരാധിച്ചുവരുന്ന വിഗ്രഹത്തെയും, അതിന്റെ പേരിൽ നീക്കിവെച്ച സ്വത്തുക്കളെയും ഉദ്ദേശിച്ചാണ് അവർ ഇങ്ങിനെ പറയുന്നത്. ഈ മുശ്രിക്കുകൾ മാത്രമല്ല, ഇവരെപ്പോലുള്ള എല്ലാ മുശ്രിക്കുകളും ബുദ്ധികൊടുത്തു ആലോചിക്കുന്നപക്ഷം തങ്ങളുടെ വിഡ്ഢിത്തം ഈ ഒരൊറ്റ ഉപമകൊണ്ട് മനിലാക്കാം എന്നാണ് ആയത്തിന്റെ അവസാ "വലങ്കൈകൾ ഉടമപ്പെടുത്തിയവർ' ( ന്റന്ദപ്പല സ്ലല ) എന്ന വാക്കിന്റെ ഉദ്ദേശ്യം അടിമക ളാകുന്നു. (ഈ പ്രയോഗത്തെ സംബന്ധിച്ച് സൂറ: ശേഷമുള്ള വ്യാഖ്യാനക്കുറി പ്പിൽ വായിച്ച വിശദീകരണം ഓർക്കുക) മേൽവിവരിച്ച ദൃഷ്ടാന്തങ്ങൾ വഴി അവിശ്വാസി കൾ സത്യം മനിലാക്കി സത്യവിശ്വാസം സ്വീകരിക്കാത്തതിന് കാരണം അല്ലാഹു ചൂണ്ടി ക്കാട്ടുന്നു:
30:29

بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓاْ أَهۡوَآءَهُم بِغَيۡرِ عِلۡمٖۖ فَمَن يَهۡدِي مَنۡ أَضَلَّ ٱللَّهُۖ وَمَا لَهُم مِّن نَّـٰصِرِينَ

(29) പക്ഷേ, അക്രമം പ്രവർത്തി ക്കുന്നവർ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ഇച്ഛകളെ പിൻപറ്റിയിരിക്കു കയാണ്. എന്നിരിക്കെ, അല്ലാഹു വഴിപിഴപ്പിച്ച വരെ ആരാണ് സന്മാർഗത്തിലാക്കുക?! അവർക്ക് യാതൊരു സഹായിയുമില്ല താനും. (29) പക്ഷേ പിൻപറ്റി, തുടർന്നു അക്രമം പ്രവർത്തിക്കുന്നവർ തങ്ങളുടെ ഇച്ഛകളെ യാതൊരു അറിവുമില്ലാതെ എന്നിരിക്കെ ആരാണ് സന്മാർഗം കാണിക്കുന്നത് യാതൊരുവർക്ക് അല്ലാഹു വഴിപിഴ പ്പിച്ച അവർക്കില്ലതാനും യാതൊരു സഹായികളും, സഹായികളിൽപ്പെട്ട (ആരും) അല്ലാഹുവിന്റെ ഏകത്വം, അവന്റെ ശക്തിമാഹാത്മ്യങ്ങൾ, മരണാനന്തരജീവിതം ആദി യായവയെ പല ദൃഷ്ടാന്തങ്ങൾ മുഖേനയും സ്ഥാപിച്ചശേഷം പ്രകൃതിമതമായ തൗഹീ ദിന്റെ മതത്തിലേക്ക് അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നു:-
30:30–32

فَأَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗاۚ فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَاۚ لَا تَبۡدِيلَ لِخَلۡقِ ٱللَّهِۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

۞مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ

مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ

(30) ആകയാൽ, ശുദ്ധമനസ്ക നായ നിലയിൽ നീ നിന്റെ മുഖത്തെ (ഈ) മതത്തിലേക്ക് ചൊവ്വാക്കി നിർത്തുക: മനുഷ്യരെ അല്ലാഹു യാതൊരു പ്രകൃതിയിലായി സൃഷ്ടി ച്ചിരിക്കുന്നുവോ, അല്ലാഹുവിന്റെ ആ പ്രകൃതി (മതം)! അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റമേ ഇല്ല. അതത്രെ (വക്രതയില്ലാതെ) ശരി യായി നിലകൊള്ളുന്ന മതം. എങ്കിലും, അറിയു ന്നില്ല. (31) അവങ്കലേക്ക് ധ അല്ലാഹുവിങ്കേ ല പ മന് മടങ്ങിയവരായ നിലയിൽ (അതിനെ അവലംബിച്ചുകൊള്ളുക). അവനെ സൂക്ഷിക്കുകയും, നമ സ്കാരം നിലനിറുത്തുകയും ചെയ്യു വിൻ. നിങ്ങൾ "മുശ്രിക്കുകളു' ടെ ധ പര ദൈവവിശ്വാസികളുടെ പ കൂട്ടത്തിൽ ആകുകയും അരുത്. (32) അതായത്: തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷി കളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തിൽ (ആകരുത്). ഓരോ സംഘവും തങ്ങളുടെ പക്ക ലുള്ളതിൽ ആഹ്ലാദം കൊളളുന്നവരാണ്. (30) ആകയാൽ നീ നിലനിറുത്തുക നിന്റെ മുഖം മതത്തിലേക്ക് ശുദ്ധമനസ്കനായ നിലയിൽ അല്ലാഹുവിന്റെ പ്രകൃതി, സൃഷ്ടിപ്പ് അവൻ പ്രകൃതം ചെയ്ത, സൃഷ്ടിച്ചതായ മനുഷ്യരെ അത് പ്രകാരം, അതി ന്റെമേൽ മാറ്റം ഇല്ല, പകരമാക്കലില്ല അല്ലാഹുവിന്റെ സൃഷ്ടിപ്പിന് അത്, അതത്രെ ശരിയായി നിലനിൽക്കുന്ന (വക്രതയില്ലാത്ത) മതം എങ്കിലും മനുഷ്യരിൽ അധികമാളും അവർ അറിയുന്നില്ല (31) മനു മടങ്ങിയവരായി, വിനയപ്പെട്ടവരായിട്ട് അവങ്കലേക്ക് നിങ്ങൾ അവനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ നിലനിർത്തുകയും ചെയ്യുവിൻ നമസ്കാരം നിങ്ങൾ ആകുകയും അരുത് മുശ്രിക്കുകളിൽപെട്ട (വർ) (32) അതായത് യാതൊരുവരിൽ അവർ ഭിന്നിപ്പിച്ചിരിക്കുന്നു. തങ്ങളുടെ മതത്തെ അവരാകുകയും ചെയ്തിരിക്കുന്നു പല കക്ഷി കൾ എല്ലാ (ഓരോ) സംഘവും തങ്ങളുടെ പക്കലുള്ളത്കൊണ്ട് ആഹ്ലാദം (അഭിമാനം കൊള്ളുന്നവരാണ്) മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് പരിശുദ്ധമായ ഒരു പ്രകൃതിയോട്കൂടിയാണ്. ചുറ്റുപാടിന്റെ സമ്മർദ്ദവും പരിതഃസ്ഥിതികളുടെ പ്രേരണയും വിഘാതമല്ലെങ്കിൽമനുഷ്യൻ അവന്റെ സാക്ഷാൽ പ്രകൃതിയിൽ വളരുകയാണെങ്കിൽലോകസ്രഷ്ടാവിനെക്കുറിച്ചുള്ള തൗഹീദിലും അധിഷ്ഠിതമായ സത്യവിശ്വാസം അവനുണ്ടാ കാതിരിക്കുകയില്ല. മാനുഷികമായ ധാർമികമൂല്യങ്ങളോട് ഇണങ്ങുന്ന പ്രേരണകളായി രിക്കും അവനിൽ ഉൽഭൂതമാകുന്നതും. അവന്റെ ബുദ്ധിതേടുന്നതും, അവന്റെ നന്മയായി അവൻ കാണുന്നതും അതായിരിക്കും. സ്രഷ്ടാവിന്റെ നിഷേധത്തിനോ, പരദൈവ സങ്കൽപ ത്തിനോ അവൻ മുതിരുകയില്ല. ഇതേ പ്രകൃതിമതമത്രെ ഇസ്ലാം. യാതൊരു വക്രതയും കൂടാതെ, ആ മതത്തിലേക്ക് നേർക്കുനേരെ തിരിഞ്ഞുവരണമെന്നാണ് നിര വധി ദൃഷ്ടാന്തങ്ങൾ നിരത്തിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യനെ ആഹ്വാനം ചെയ്യുന്നത്. ഇൗ പരിശുദ്ധമായ പ്രകൃതിവിട്ട് മനുഷ്യനെ ഇടവും വലവും തിരിച്ചുവിടുന്നതും, അവരെ വ്യത്യസ്ത മതക്കാരും ജാതികളുമാക്കി തരംതിരിക്കുന്നതും പ്രതികൂലമായ സാഹ ചര്യങ്ങളും ചുറ്റുപാടുകളുമാണെന്ന വസ്തുത ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം ചൂണ്ടി ക്കാട്ടുന്നു: സാരം: " ഏത് കുട്ടിയും ശുദ്ധപ്രകൃതി-ഇസ്ലാമിക പ്രകൃതിയോട്കൂടിയല്ലാതെ ജനി ക്കുന്നില്ല. എന്നിട്ട് അവന്റെ മാതാപിതാക്കൾ അവനെ യഹൂദനാക്കുന്നു, അല്ലെങ്കിൽ നസ്രാണി യാക്കുന്നു, അല്ലെങ്കിൽ "മജൂസി' (അന്മിയാരാധകൻ) ആക്കുന്നു. മൃഗങ്ങൾ അവയവം പൂർത്തി യായ മൃഗത്തെ പ്രസവിക്കുന്നത് പോലെതന്നെ. അതിൽ (പ്രസവവേളയിൽ) കാതു മുറിക്ക പ്പെട്ടതായി വല്ലതും നിങ്ങൾ കാണാറുണ്ടോ? ഇത്രയും പറഞ്ഞശേഷം തിരുമേനി ഇതിന്ന് തെളിവായി (30-ാം വചനത്തിലെ) എന്ന് വരെ ഉദ്ധരിക്കു കയും ചെയ്തിരുന്നു. (ബു;മു.) മൃഗക്കുട്ടികൾ ജനിക്കുമ്പോൾ അവ അവയവം പൂർണമായ നിലയിലാണ് ജനിക്കുന്നതെന്നപോലെ മനുഷ്യമക്കൾ ജനിക്കുന്നതും അവരുടെതായ ശുദ്ധ പ്രകൃതിയോടെയാണെന്നും, പിന്നീട് മൃഗങ്ങളുടെ കാതുകൾ മനുഷ്യരാൽ മുറിക്കപ്പെടു ന്നത് ( ) പോലെ മനുഷ്യൻ വഴിപിഴച്ചുപോകുന്നതും പുറത്തുനിന്നുള്ള ഇടപെടൽ കൊണ്ടാണെന്നുമാണ് ഹദീഥിന്റെ താൽപര്യം. ഹദീഥിൽ മാതാപിതാക്കൾ എന്നും യഹൂദിനസ്രാണിമജൂസി എന്നും പ്രസ്താവിച്ചത് കേവലം ചില ഉദാഹരണങ്ങൾ മാത്രമാണെന്ന് വ്യക്തമാണ്. ഇസ്ലാമിലെ വിശ്വാസങ്ങൾ മാത്രമല്ല; അതിലെ നിയമങ്ങളും അനുഷ്ഠാന മുറകളും എല്ലാം തന്നെ, പരിശോധിച്ചാൽ മനുഷ്യപ്രകൃതിക്ക് തികച്ചും യോജിച്ച ഏകമതം ഇസ്ലാ മാണെന്നുള്ളതിൽ സംശയമില്ല. ഇൗ യാഥാർഥ്യം ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞതും, ബുദ്ധിമതികളും നിഷ്പക്ഷഹൃദയരുമായ പല ചിന്തകന്മാരാലും സമ്മതിക്കപ്പെട്ടതുമാ കുന്നു. ഇവിടെ ഇതിനെപ്പറ്റി കൂടുതൽ സ്പർശിക്കുന്നില്ല. മനുഷ്യപ്രകൃതിക്ക് ഉപയുക്തമ ല്ലാത്ത ഏതു മതത്തിനും സ്ഥിരതയും നിലനിൽപും ഉണ്ടാകുവാൻ നിവൃത്തിയില്ല. ഒന്നുകിൽ കാലാനുസൃതമായ ഭേദഗതികൾക്ക് വിധേയമാകുക, അല്ലെങ്കിൽ ഭാഗികമായോ പൂർണ മായോ പുറംതള്ളപ്പെട്ടു കാലഹരണപ്പെടുക, രണ്ടിലൊന്ന് ആവശ്യമായിരിക്കും. മനുഷ്യ പ്രകൃതിക്കനുസരിച്ചതും, കാലദേശ വ്യത്യാസമെന്യെ മനുഷ്യവർഗത്തിന്നാകമാനം പ്രായോഗികമായതുമായ മതം, മനുഷ്യസ്രഷ്ടാവിനാൽ അവതരിപ്പിക്കപ്പെട്ട മതമായിരി ക്കുവാനേ നിർവ്വാഹമുള്ളൂ; അതത്രെ ഇസ്ലാം. അതുകൊണ്ടാണ് അതിനെക്കുറിച്ച് "അല്ലാഹു ( ) വിഗ്രഹങ്ങൾക്ക് വഴിപാടുനേർന്ന ചില മൃഗങ്ങളുടെ കാത് മുറിക്കുന്ന സമ്പ്രദായം മുശ്രിക്കുകളിലുണ്ടായിരുന്നു. ( ന്നറജ ൽറൾയ കഞ്ചക്ഷമ) ∫ൾദ്ധഷ മ്പഗ ( ) എന്നും പ്രകൃതി മതം ( യ്യഷുഛ ) എന്നുമൊക്കെ പറയുന്നത്. അതിനു മാത്രമേ യാതൊരു ന്യൂനതയും ബാധി ക്കാത്തവണ്ണം സ്വയംപര്യാപ്തതയുള്ളൂ. ( ) പക്ഷേ, ക്ഷണിക ങ്ങളായ താൽപ ര്യങ്ങളോ ചിന്താശൂന്യതയോ കാരണമായി മിക്ക മനുഷ്യരും ഈ പരമാർഥം മനിലാക്കാ തിരിക്കുകയണ് ചെയ്യുന്നത് ( ) (അല്ലാഹുവിന്റെ സൃഷ്ടിപ്പിനു മാറ്റമേയില്ല.) എന്ന വാക്യം ഗൗരവ മായ ഒരു യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നു. അല്ലാഹു ഓരോ വസ്തുവിനും അതതിന്റെ സൃഷ്ടിയിൽ നിശ്ചയിച്ചിട്ടുള്ള പ്രകൃതിക്ക് മാറ്റം വരുന്നതല്ല. അഥവാ ഓരോന്നും അവൻ ഉദ്ദേ ശിച്ചതും നിർണയിച്ചതുമായ സ്വഭാവത്തോടുകൂടി തന്നെ നിലകൊള്ളും. അതിൽ മാറ്റത്തി രുത്തങ്ങൾ ചെയ്വാൻ ആർക്കും സാധ്യമല്ല. അത് മാറ്റം ചെയ്യപ്പെടുവാൻ പറ്റുകയുമില്ല. ( ശവസ്ലക്ക ന്ധ സ്ലഞ്ഞര ഹ്മൺഷ ല്ലഹ്മൺഷ ) മനുഷ്യപ്രകൃതിക്കനുയോജ്യമായ ഏകമതമാണ് അല്ലാഹു അവനു നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് ആ മതം വിട്ടു മറ്റേതു മതവും ആ പ്രകൃതിക്ക് യോജിച്ചതായിരിക്കുകയില്ല. അതേപ്രകൃതി നിലനിൽക്കുന്നേടത്തോളം കാലം-അതിന് ആരാലും മാറ്റം മതം മനുഷ്യരിൽ പ്രായോ ഗികമല്ലാതിരിക്കുകയുമില്ല. ഇതാണതിന്റെ ചുരുക്കം. അതുകൊണ്ടാണ്, ഈ വാക്യത്തിന് "അല്ലാഹുവിന്റെ മതത്തിന് മാറ്റമില്ല' ( ) എന്നു പല മഹാൻമാരും വ്യാഖ്യാനം നൽകിക്കാണുന്നതും, ഇമാം ബുഖാരി അതിനെ സ്ഥിരീകരിച്ചതും. ചില സ്ഥാപിത താൽപര്യക്കാർപ്രവാചകൻമാരുടെ കൈക്ക് വെളിപ്പെടുന്ന അസാധാരണ സംഭവങ്ങളെ നിഷേധിക്കേണ്ടുന്ന ആവശ്യാർഥം തങ്ങൾക്ക് തെളിവായി ഉപയോഗപ്പെടുത്തുവാൻ വാക്യത്തിന് ചിലപ്പോൾ ഇങ്ങിനെ അർഥം കല്പിക്കാറുണ്ട്: "അല്ലാഹു ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്വഭാവങ്ങളിൽ അവൻ ഒരിക്കലും മാറ്റം വരുത്തുകയില്ല'. ഈ അർഥം ശരിയല്ലെന്നും, ഇത് താൽപര്യപൂർവം കല്പിക്കുന്ന അർഥമാണെന്നും ഇതിന് മുമ്പ് പലത വണ നാം കാര്യകാരണസഹിതം വിവരിച്ചിട്ടുണ്ട്. പ്രകൃതി മതത്തിലേക്ക് വക്രതയില്ലാത്ത വരുവാൻ ആഹ്വാനം ചെയ്തതോടൊപ്പം ആ വരവിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി യിരിക്കുന്നു. അതെ, ഭക്തിപൂർവം അല്ലാഹുവിലേക്ക് മനു മടങ്ങിക്കൊണ്ട് ( ) ആയി രിക്കണം അത്. ഇല്ലാത്തപക്ഷം അത് കേവലം നാമമാത്രമായിരിക്കും. മതം സ്വീകരിക്കുന്ന തോടുകൂടി എല്ലാ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിച്ചുപോരേണ്ടതും ( ) അതിന്റെ അംഗീകരണത്താൽ അനിവാര്യമായിത്തീരുന്ന കടമകളിൽ പ്രധാനമായ നമസ്കാരം നില നിറുത്തേണ്ടതും ( ) ഉണ്ട്. ഇല്ലാത്തപക്ഷം അത് കേവലം കാപട്യവുമായി രിക്കും. ക്രിയാത്മകമായ ഈ നിർബന്ധങ്ങൾക്ക് പുറമെ, നിഷേധാത്മകമായ ചില നിർബന്ധങ്ങളും കൂടിയുണ്ട്. അതിൽവെച്ച് അതിപ്രധാനമായതാണ് ആരാധനകളിൽ മറ്റാരെയും പങ്കുചേർക്കു വാൻ പാടില്ല. ( യ്യല ഏൾളൾന്ദഖ ത്സവ ) എന്നുള്ളത്. പരദൈവങ്ങളെ സ്വീകരിക്കുന്നവരാകട്ടെ, ഒരേ വിഭാഗക്കാരോ ഏകീകൃത സ്വഭാവക്കാരോ അല്ല. അവരിൽ എത്രയോ കക്ഷികളും വിഭാഗക്കാരുമുണ്ട്. ചിലർക്ക് ഒരു വിഗ്രഹം. ചിലർക്ക് മറ്റൊരു വിഗ്രഹം. വേറെ ചിലർക്കു മൂന്ന്ദൈവം. ഇനിയുമൊരു കൂട്ടർക്കു മുപ്പത്തിമുക്കോടി ദൈവങ്ങൾ, അതുപോലെതന്നെ ചിലർ പ്രതിമയെയും, മറ്റു ചിലർ ദേവൻമാരെയും, വേറെ ചിലർ ജീവിച്ചിരിക്കുന്നവരെയും ആരാധിക്കുന്നു. നടപടിക്രമങ്ങളിലുള്ള വ്യത്യാസങ്ങൾ വേറെയും. ഓരോ കക്ഷിയും താന്താ പ്രവൃത്തിയുമാണ് കൂടുതൽ നല്ലതെന്ന് തൃപ്തിയടയുകയും അതി ലഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പരദൈവവിശ്വാസത്തിന്റെ (ശിർക്കിന്റെ) ഒരു വകുപ്പിലും ഉൾപ്പെടാതെ സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുകയാണ്. മതത്തെ ഭിന്നിപ്പിച്ചു കക്ഷികളായിത്തീരുകയും, താന്താങ്ങൾ സ്വീകരിച്ചതിൽ അഭിമാ നിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടുപോകരുത് എന്നുള്ള ഇൗ താക്കീത് ഇന്ന് മുസ്ലിം സമുദായംതന്നെ പൊതുവിൽ വിസ്മരിച്ചുകളഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഇസ്ലാമിനെ വിട്ട് മറ്റൊരു മതം സ്വീകരിക്കുകയല്ല അവർ ചെയ്യുന്നത്. ഇസ്ലാമിൽതന്നെ ഉൾക്കൊള്ളിച്ചുകൊണ്ട് പലരും ശിർക്കുപരമായ പല ആചാരസമ്പ്രദായങ്ങളും നടപ്പാക്കുന്നു. പലരും ചേരികളും കക്ഷികളുമായി പിരിയുന്നു. അങ്ങിനെ ഇസ്ലാമിന്റെ പേരിൽ പലതും വെച്ചുകെട്ടുകയും, പലതും അതിൽ നിന്ന് വെട്ടിക്കുറക്കുകയും ചെയ്തിരിക്കയാണ് ഇന്ന് സമുദായം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
30:33–35

وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ

لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ

أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ

(33) മനുഷ്യരെ വല്ല ബുദ്ധിമുട്ടും ബാധിച്ചാൽ, അവർ തങ്ങളുടെ രക്ഷി താവിങ്കലേക്ക് മനു മടങ്ങിയവരായ നിലയിൽ അവനെ വിളി(ച്ചു പ്രാർഥി)ക്കുന്നതാണ്. പിന്നീട്, അവൻ തന്റെ പക്കൽനിന്ന് വല്ല കാരുണ്യവും അവർക്ക് ആസ്വദിപ്പിച്ചാൽ അപ്പോഴതാ, അവരിൽ നിന്ന് ഒരു വിഭാഗം തങ്ങ ളുടെ രക്ഷിതാവിനോട് (വേറെ ആരാ ധ്യൻമാരെ) പങ്കുചേർക്കുന്നു. (34) നാം അവർക്ക് കൊടുത്തിട്ടുള്ള തിന് നന്ദികേട് കാണിക്കുവാനായി ട്ടാണ് (അത്). (ഹേ, നന്ദികെട്ടവരേ!) എന്നാൽ നിങ്ങൾ സുഖിക്കുക! അങ്ങനെ വഴിയെ നിങ്ങൾക്കറിയാറാകും!! (35) അഥവാ, നാം അവർക്ക് വല്ല പ്രമാണവും ഇറക്കിക്കൊടുത്തിട്ട് അവർ പങ്കുചേർത്തു വരുന്നതിനെക്കുറിച്ച് അത് പ്രസ്താവിക്കുന്നു ണ്ടോ?! (33) ബാധിച്ചാൽ, സ്പർശിച്ചാൽ മനുഷ്യരെ വല്ല ബുദ്ധിമുട്ടും, ഉപദ്രവവും അവൻ വിളിക്കും, പ്രാർഥിക്കും തങ്ങളുടെ റ∫ിനെ മനു മട ങ്ങിയവരായ നിലയിൽ അവങ്കലേക്ക് പിന്നെ അവൻ അവർക്ക് ആസ്വദിപ്പി ച്ചാൽ തന്റെ പക്കൽ നിന്ന് വല്ല കാരുണ്യവും അപ്പോഴതാ ഒരു വിഭാഗം അവരിൽ നിന്ന് തങ്ങളുടെ റ∫ിനോട് പങ്ക് ചേർക്കുന്നു (34) അവർ നന്ദികേട് കാണിക്കുവാൻ, നന്ദികേടു ചെയ്യട്ടെ നാം അവർക്ക് കൊടുത്ത തിൽ എന്നാൽ നിങ്ങൾ സുഖിക്കുക എന്നാൽ വഴിയെ നിങ്ങൾക്ക റിയാം (35) അഥവാ നാം ഇറക്കിയിരിക്കുന്നുവോ അവർക്ക് വല്ല പ്രമാണവും എന്നിട്ടത് സംസാരി (പ്രസ്താവി) ക്കുന്നു യാതൊന്നിനെക്കു റിച്ച് അതു കൊണ്ട് അവരായിരുന്നു പങ്കുചേർക്കും ആപത്ത് നേരിടുമ്പോൾ ഭക്തിയോടും, വിനയത്തോടുംകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാർഥിക്കുകയും, ആപത്ത് നീങ്ങിയാൽ വീണ്ടും പഴയപടി ശിർക്ക് തുടരുകയും ചെയ്യുകയെന്നത് അവതരിക്കുന്ന കാലത്തെ മുശ്രിക്കുകളുടെ പതിവായിരുന്നു. ഇന്നത്തെ മുശ്രിക്കുകളിലും ഈ പതിവ് ഇല്ലായ്കയില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിക്കുപകരം നന്ദികേട് കാണിക്കുക എന്ന അപരാധം കൂടിയാണ് ഇത്മൂലം അവർ ചെയ്യു ന്നത്. തൽക്കാലം അവരെ തങ്ങളുടെ ഇഷ്ടത്തിനൊത്ത് സുഖിച്ചു കഴിഞ്ഞുകൂടുവാൻ വിട്ടി രിക്കുകയാണ്. അതിന്റെ ഫലം താമസിയാതെ അവർക്ക് അനുഭവപ്പെടും എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ശിർക്കിന്റെ ആൾക്കാരുടെ നിലയും ന്യായീകരണങ്ങളും കണ്ടാൽ തങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ശിർക്കിനെ ന്യായീകരിക്കുന്ന വല്ല പ്രമാണവും വന്നുകിട്ടിയിട്ടുണ്ടെന്ന് തോന്നിയേക്കും.
30:36

وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ فَرِحُواْ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ إِذَا هُمۡ يَقۡنَطُونَ

(36) മനുഷ്യർക്ക് വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാം ആസ്വ ദിപ്പിക്കുന്നപക്ഷം, അവരതിൽ ആഹ്ലാദം കൊള്ളും. അവരുടെ കരങ്ങൾ മുൻചെ യ്തതിന്റെ ഫലമായി വല്ല തിൻമയും അവർക്ക് ബാധിക്കുന്നുവെങ്കിലോ, അപ്പോഴതാ അവർ നിരാശപ്പെട്ടുപോ കുന്നു! (36) നാം ആസ്വദിപ്പിച്ചാൽ മനുഷ്യർക്ക് വല്ല കാരുണ്യവും (അനുഗ്രഹവും) അവർ ആഹ്ലാദിക്കും അതിൽ, അതുമൂലം അവർക്ക് ബാധിച്ചെങ്കിൽ വല്ല തിന്മയും മുൻചെയ്തതുകൊണ്ട് അവരുടെ കരങ്ങൾ അപ്പോഴതാ അവർ നിരാശപ്പെടുന്നു. കണ്ടുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപ ജീവനം വിശാലമാക്കിക്കൊടുക്കുകയും, (അവൻ ഉദ്ദേശിക്കുന്നവർക്ക്) പരിമിതമാ ക്കുകയും ചെയ്യുന്നതാണെന്ന്?! നിശ്ചയ മായും അതിൽ, വിശ്വസിക്കുന്ന ജന ങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
30:37–42

أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

فَـَٔاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِۚ ذَٰلِكَ خَيۡرٞ لِّلَّذِينَ يُرِيدُونَ وَجۡهَ ٱللَّهِۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَـٰٓئِكَ هُمُ ٱلۡمُضۡعِفُونَ

Passage continues through verse 30:42.

(37) അവർ കാണുന്നില്ലേ നിശ്ചയമായും അല്ലാഹു വിശാല മാക്കുന്നു ഉപജീവനം, ആഹാരം അവൻ ഉദ്ദേശിക്കുന്നവർക്ക് പരി മിതമാക്കുക കണക്കാക്കുക, നിയന്ത്രിക്കുക)യും ചെയ്യുന്നു നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ വിശ്വസിക്കുന്ന ജനങ്ങൾക്ക് നന്മ ലഭിച്ചാൽ ആഹ്ലാദവും, അഹങ്കാരവും, തിന്മ ലഭിച്ചാൽ നിരാശയും, ക്ഷമകേടും. ഇതാണ് മനുഷ്യന്റെ പൊതുനില. എന്നാൽ സത്യവിശ്വാസികളുടെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമായിരിക്കേണ്ടതാണ്. അഥവാ ആയിരിക്കുകയും ചെയ്യും. കഴിഞ്ഞ സൂ: 5-ാം വച നത്തിന്റെ വിവരണത്തിൽ നാം ഉദ്ധരിച്ച നബിവചനത്തിൽ പ്രസ്താവിച്ചതുപോലെ, സന്തോ ഷത്തിൽ നന്ദിയും സന്താപത്തിൽ ക്ഷമയും ഉള്ളവരായിരിക്കും സത്യവിശ്വാസികൾ. മനുഷ്യന്റെ ആസൂത്രണത്തിനും, പ്രയത്നത്തിനും ഉപജീവനമാർഗങ്ങളുടെ ഏറ്റ ക്കുറവിൽ പങ്കുണ്ടെന്നത് ശരിതന്നെ. പക്ഷേ, അവ രണ്ടിന്റെയും തോതനുസരിച്ചാണോ ഓരോരുത്തനും ഉപജീവനം ലഭിക്കുന്നത്? ഒരിക്കലുമല്ല. ഏറ്റക്കുറവിന് വാസ്തവത്തിൽ നിദാനം അല്ലാഹുവിന്റെ ഉദ്ദേശമാകുന്നു. ആർക്കാണ് ഉപജീവനമാർഗങ്ങളും, സമ്പത്തും വിശാ ലമാക്കേണ്ടതെന്നും ആർക്കാണവ അവനാണ് നിർണയിക്കുന്നത്. അതി സമർഥരും യോഗ്യരുമായ എത്രയോ ആളുകളെ നിർധനന്മാരായും, കേവലം ഭോഷന്മാരും പാവങ്ങളുമായ എത്രയോ ആളുകളെ വമ്പിച്ച ധനാഢ്യന്മാരായും കണ്ടുവരുന്നത് അതു കൊണ്ടാകുന്നു. അല്ലാഹുവിൽ ശരിക്ക് വിശ്വാസമില്ലാത്തവർ ഇതിനെക്കുറിച്ച് എന്ത് പറഞ്ഞാലും ശരി, ഈ നിലപാട് മാറ്റി പകരം സാർവ്വത്രികവും, പരിപൂർണവുമായ ഒരു സ്ഥിതി സമത്വം മനുഷ്യർക്കിടയിൽ നടപ്പാക്കുവാൻ അവർക്ക് സാധ്യമല്ലതന്നെ. സാധ്യമെന്ന് സങ്കൽപിച്ചാൽ തന്നെ അത് അപ്രായോഗികമായിരിക്കും. അല്ല, വിനാശകരവും കൂടിയായിരിക്കുമെന്ന് അൽപം ആ ലോ ചി ച്ചാ ല റി യാ വുന്നതാണ്. ഇതിനെപ്പറ്റി കൂടുതൽ വിവരം സൂ: സുഖ്റുഫ് ( ) 32-35 ൽ വെച്ചു കാണാം. അസ്ലിക്കഠൃ കുടുംബബന്ധമു ള്ളവന് അവന്റെ അവകാശം നീ കൊടു ക്കുക, സാധുവിനും വഴിപോക്കനും (കൊടുക്കുക), അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിക്കുന്നവർക്ക് അത് ഗുണകരമാണ്. അക്കൂട്ടർ തന്നെയാണ് വിജയികളും. (38) ആകയാൽ നീ കൊടുക്കുക കുടുംബബന്ധമുള്ളവന് അവന്റെ അവകാശം സാധുവിനും വഴിപോക്കനും അത് ഗുണക രമാണ് ഉദ്ദേശിക്കുന്നവർക്ക് അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) അക്കൂട്ടർ അവർ തന്നെയാണ് വിജയികൾ. മനുഷ്യന്റെ സാമ്പത്തികമായ കഴിവും, കഴിവുകേടും അല്ലാഹു നിശ്ചയിക്കുന്നതാണെന്ന് പറഞ്ഞുവല്ലോ. എന്നിരിക്കെ, ദാനധർമാദി സൽക്കാര്യങ്ങളിൽ ചിലവഴിക്കുന്നതുകൊണ്ട് ഒരാൾ ദരിദ്രനായി കഷ്ടപ്പെട്ടേക്കുമെന്നോ, ചിലവഴിക്കാതെ കെട്ടിസൂക്ഷിച്ചതുകൊണ്ട് ധനിക നായി നിലനിൽക്കുമെന്നോ ഭയപ്പെടേണ്ടതില്ല. ഒരു കവി പറഞ്ഞത് വളരെ ശരിയാണ്:- ജ്ജഴന്മഖ ശ്ശഴ സ്ലത്ഥട്ടദ്ധച്ഛഷ ഹ്നമ "ധനം മുമ്പോട്ട് വരുമ്പോൾ ഔദാര്യം അതിനെ നശിപ്പിക്കുന്നതല്ല; അത് വിട്ടു പോകാൻ ശ്രമിക്കുന്നപക്ഷം ലുബ്ധത അതിനെ ശേഷിപ്പിച്ചു നിർത്തുകയും ഇല്ല' എന്ന് സാരം. ഹദീഥിൽ ∫സ്ലല യ്യല സ്ലല (ദാനധർമം ഒന്നും തന്നെ ധനത്തിൽ കുറവ് വരു ത്തുകയില്ല) എന്ന് വന്നിട്ടുള്ളതും, 39 സ്ലച്ഛക്കട ൾത്ഥമ ള്ളട്ടക്കഠ യ്യല സ്ലലവ (നിങ്ങൾ വല്ലതും ചില ചിലവഴിക്കുന്നതാകയാൽ നൽകും) എന്ന വചനവും ഇവിടെ സ്മരണീയമാണ്. അതുകൊണ്ടാണ് 37-ാം വചനത്തെ തുടർന്ന് എല്ലാ ഓരോ വ്യക്തിയെയും അഭിമുഖീകരിച്ചു കൊണ്ട് ഈ വചനത്തിൽ ദാനധർമങ്ങൾക്ക് പ്രേരി പ്പിക്കുന്നത്. ദാനധർമം നൽകപ്പെടേണ്ടുന്ന മൂന്ന് വിഭാഗക്കാരെയാണ് ഇവിടെ എടുത്തുപറഞ്ഞിട്ടുള്ളത്. ഒന്നാമത്തേത് കുടുംബബന്ധമുള്ളവർ. കുടുംബബന്ധം പാലിക്കുകയും, കുടുംബാംഗങ്ങളെ സഹായിക്കുകയും ചെയ്യുന്നതിന് ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്പിച്ചിട്ടുണ്ടെന്ന് ഇത്പോലുള്ള പല വാക്യങ്ങളിൽ നിന്നും മനിലാക്കാം. "അവന്റെ അവകാശം' ( ൽദ്ധങ ) കൊടുക്കുക എന്നത്രെ അല്ലാഹു ഇവിടെ ഉപയോഗിച്ച വാക്ക്. ഈ ഒരൊറ്റ പ്രയോഗത്തിൽ നിന്ന്തന്നെ അതിന്റെ ഗൗരവം മനിലാക്കാം. "സാധു' ( ) എന്ന് പറഞ്ഞതിൽ കുടുംബബന്ധമുള്ളവരും ഇല്ലാത്തവരും ഉൾ പ്പെടും. കുടുംബബന്ധം ഉള്ളവനും കൂടിയാകുമ്പോൾ അവന്റെ അവകാശം ഇരട്ടിക്കുന്നു. "വഴിപോക്കൻ' ( ) എന്ന് പറഞ്ഞതിൽ സ്വഭവനം വിട്ടുപോയി വഴിമധ്യേ നിരാശരായ യാത്രക്കാരും, ആവശ്യമായ യാത്ര പൂർത്തീകരിക്കുവാൻ കഴിവി ഉൾപ്പെടുന്നു. അല്ലാഹുവിങ്കൽ ദാനധർമങ്ങൾക്ക് പുണ്യം ലഭിക്കേ ണമെങ്കിൽ അത് അല്ലാഹുവിന്റെ പ്രീതിയെമാത്രം ഉദ്ദേശിച്ചതായിരിക്കണം. അഥവാ ഐഹി കമായ എന്തെങ്കിലും സ്വാർഥമോ നേട്ടമോ ഉദ്ദേശിച്ചാവരുത്. ഈ വസ്തുതയും ക്വുർ ആൻ പലപ്പോഴും എടുത്തുപറയാറുള്ളതാണ്. അടുത്ത വചനവും നോക്കുക: 39 പ ജനങ്ങളുടെ സ്വത്തുക്ക ളിൽവെച്ച് വളർന്നുണ്ടാകുവാൻ വേണ്ടി നിങ്ങൾ വല്ല "രിബാ' യും (വളർത്തുമുതലും) കൊടുക്കുന്നതാ യാൽ അത് അല്ലാഹുവിന്റെയടുക്കൽ വള രുന്നതല്ല; അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് വല്ല "സകാത്തും' (ധർമവും) നിങ്ങൾ കൊടുക്കുന്നതാ യാൽ, അക്കൂട്ടർ തന്നെയാണ് ഇരട്ടിപ്പി ക്കുന്നവർ. (39) നിങ്ങൾ കൊടുക്കുന്നത്, കൊടുക്കുന്നതായാൽ വല്ല "രിബാ' യും (വളർത്തുമുതലും, പലിശയും) അത് വളർന്നുണ്ടാകുവാൻ മനു ഷ്യരുടെ സ്വത്തുക്കളിൽ എന്നാലത് വളരുന്നതല്ല അല്ലാഹുവിങ്കൽ നിങ്ങൾ കൊടുക്കുന്നത്, കൊടുക്കുന്നതായാൽ വല്ല "സക്കാത്തും നിങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) എന്നാലവർ അവർ തന്നെയാണ് ഇരട്ടിപ്പിക്കുന്നവർ "രിബാ ( ) എന്ന പദത്തിന്റെ ക്രിയാരൂപം "റബാ' ( ) എന്നാണ്. "വളർന്നു, വർധിച്ചു, ചീർത്തു, പൊന്തി, കവിഞ്ഞു' എന്നൊക്കെ അതിന് അർഥം വരും. ഇതേ ഭൂതക്രിയയുടെ ഭാവിക്രിയാരൂപമാണ് ഈ ആയത്തിൽ കാണുന്ന "യർബൂ' ( ) എന്ന വാക്ക്. അപ്പോൾ, "രിബാ' എന്ന വാക്കിന് "വളർച്ച, വർധനവ്' എന്നൊക്കെയാണ് ഭാഷാർഥം. മൂലധനത്തിന്റെ വർധനവായതുകൊണ്ട് "പലിശ' ക്കും "രിബാ' എന്ന് പറയുന്നു. കൂടുതൽ വല്ലതും തിരിച്ചു കിട്ടണമെന്ന പ്രതീക്ഷയോടുകൂടി ആർക്കെങ്കിലും എന്തെങ്കിലുംദാനമായോ ഇനാമായോ -കൊടുക്കുന്നതാണ് ഇവിടെ "രിബാ' കൊണ്ടുദ്ദേശ്യം എന്നത്രെ മിക്കവാറും വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നത്. അതുകൊണ്ടാണ് "വളർത്തുമുതൽ' എന്ന് നാം "രിബാ' ഇവിടെ അർഥം നൽകുന്നത്. ഇങ്ങിനെ കൊടുക്കുന്നത് കേവലം കുറ്റകരമാണെന്ന് പറ ഞ്ഞുകൂടാ. പക്ഷേ, അത് അല്ലാഹുവിന്റെ പ്രീതിയെയും പ്രതിഫലത്തെയും ഉദ്ദേശിച്ചു ചെയ്യുന്ന കർമമല്ലാത്തതുകൊണ്ട് അതിന് അല്ലാഹുവിങ്കൽ വളർച്ചയും, അഭിവൃദ്ധിയും ഉണ്ടാകുകയില്ല. അഥവാ ഒരു പുണ്യകർമമായി അല്ലാഹു അതിനെ കണക്കാക്കുകയില്ല. ഇത്തരം ദാനധർമങ്ങൾ ചെയ്യരുതെന്ന് നബി ˜ തിരുമേനിക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട് ൽഹ്മ ത്സവ (അധികം കിട്ടണമെന്നുദ്ദേശിച്ചുകൊണ്ട് നീ ഉപകാരം ചെയ്യരുത്.) പലിശ ലഭിക്കേണമെന്ന ഉദ്ദേശ്യത്തോടുകൂടി അന്യന് കൊടുക്കുന്ന ഉദ്ദേശ്യമെന്നും, പലിശ വാങ്ങുന്ന ആൾക്ക് അവന്റെ ഇടപാടുകാരൻ കൊടുക്കുന്ന സാധാരണ പലിശ തന്നെയാണുദ്ദേശ്യമെന്നും ചുരുക്കം ചിലരും പ്രസ്താവി ച്ചുകാണുന്നു. ഇൗ രണ്ടു ഇടപാടും തന്നെ അല്ലാഹുവിങ്കൽ വളർച്ചയില്ലാത്തതാണെന്ന് മാത്രമല്ല, കുറ്റകരം കൂടിയാണെന്ന് പറയേണ്ടതില്ലല്ലോ. "സകാത്ത്' ( കസ്ലരഞ ) എന്ന പദത്തിനും ഏറെക്കുറെ "രിബാ' യുടെ അർഥം തന്നെ വരു മെന്ന് പറയാം. "വളർച്ച, പരിശുദ്ധത, അഭിവൃദ്ധി' എന്നെല്ലാം അതിനും അർഥമുണ്ട്. പക്ഷേ, ആന്തരികമായ വളർച്ചക്കും പരിശുദ്ധിക്കുമാണ് "സകാത്ത്' ഉപയോഗിക്കുക. ബാഹ്യ മായ അഭിവൃദ്ധിയും വളർച്ചയുമാണ് "രിബാ' കുറിക്കുന്നത്. ദാനധർമങ്ങൾക്ക് പൊതുവിലും, ഇസ്ലാമിലെ നിർബന്ധധർമത്തിന് പ്രത്യേകിച്ചും "സകാത്ത്' എന്ന് ഉപയോഗിക്കുന്നു. അവ ധനത്തെ ശുദ്ധീകരിക്കുകയും, ഉടമസ്ഥന് ആത്മീയ പരിശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നതാണ തിന് കാരണം. ഇവിടെ ഇൗ രണ്ടർഥവും ഉദ്ദേശിക്കപ്പെടാവുന്നതാണ്. സ്വത്തിൽ വർധന വുണ്ടാകുവാൻ വേണ്ടികടമായോ, ധർമമായോകൊടുക്കുന്ന "രിബാ "യെപ്പോലെയല്ല "സകാത്താ' യി കൊടുക്കുന്നതിന്റെ ഫലം. അടിയാൻ അല്ലാഹുവിന് നൽകിയ ഒരു കടം പോലെയാണ് അവൻ അതിനെ കണക്കാക്കുന്നത്. അത് തിരിച്ചുകൊടുക്കുമ്പോൾ അനേകം ഇരട്ടിയായി അവൻ തിരിച്ചുകൊടുക്കുകയും ചെയ്യും. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലനവും ലക്ഷ്യംവെച്ചുകൊണ്ടായിരിക്കണം അത് ചെയ്തിരിക്കുന്നത്. അല്ലാഹു പറ യുന്നു: കഹ്മഷ്ടര ൽറ ൽത്തഥസ്ലക്ക ട്ടമ സ്ലക്കഢഞ്ചയ ക്ലഢഞ്ചദ്ധഷ യ്യല (ആരാണ് അല്ലാഹുവിന് നല്ല കടം കൊടുക്കുന്നവർ? എന്നാലവന് വളരെ ഇരട്ടിക ളായി അവൻ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്. (അൽബക്വറഃ 245) ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറയുന്നു: "ഒരാൾ പരിശുദ്ധമായ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്ക സമാനമുള്ളത് ദാനം ചെയ്താൽ -പരിശുദ്ധമായതിനെ യല്ലാതെ അല്ലാഹു അല്ലാഹു അവന്റെ വലങ്കൈകൊണ്ട് (സന്തോഷത്തോടുകൂടി) സ്വീകരിക്കുന്നതാണ്. പിന്നീട് അതിന്റെ ആൾക്ക് വേണ്ടി, നിങ്ങളിലൊരാൾ തന്റെ കുതിരക്കുട്ടിയെ വളർത്തിവരുന്നത് പോലെ, അവൻ അതിനെ വളർത്തിക്കൊണ്ടിരിക്കും. അങ്ങനെ അതു ഒരു പർവ്വതംപോലെ ആയിത്തീരും.' (ബു; മു.) 40 പ നിങ്ങളെ സൃഷ്ടിച്ചു പിന്നീട് നിങ്ങൾക്ക് ഉപജീവനവും തന്നു, പിന്നീട് നിങ്ങളെ മരണപ്പെടുത്തു കയും, പിന്നെ ജീവിപ്പിക്കുകയും ചെയ്യു ന്നവനത്രെ അല്ലാഹു. അതിൽ നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ല വരും നിങ്ങളുടെ പങ്കുകാരിൽ ധ ആരാ ധ്യൻ പ ഉണ്ടോ? അവൻ എത്രയോ പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവൻ ഉന്നതനായുള്ളവനുമാ കുന്നു! (41) മനുഷ്യരുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു; തങ്ങൾ പ്രവർത്തിച്ചതിൽ ചിലത് ധ ചില തിന്റെ ഫലം പ അവർക്ക് ആസ്വദിപ്പിക്കു വാൻ വേണ്ടിയാണ് (അത്); അവർ മട ങ്ങിയേക്കാമല്ലോ. (42) (നബിയേ) പറയുക: "നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുവിൻ, എന്നിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവ സാനം എങ്ങിനെയായിരുന്നുവെന്ന് നോക്കുവിൻ'! അവരിൽ അധികമാളു കളും "മുശ്രിക്കുകൾ' ധ പരദൈവ വി ശ്വാസികൾ പ ആയിരുന്നു. (40) അല്ലാഹു നിങ്ങളെ സൃഷ്ടിച്ചവൻ പിന്നീട് നിങ്ങൾക്ക് ഉപജീവനം നൽകി പിന്നീട് നിങ്ങളെ അവൻ മരണപ്പെടുത്തു കയും ചെയ്യുന്നു പിന്നീട് നിങ്ങളെ അവൻ ജീവിപ്പിക്കുകയും ചെയ്യുന്നു നിങ്ങളുടെ പങ്കുകാരിലുണ്ടോ ചെയ്യുന്നവർ അതിൽ നിന്ന് ഏതെങ്കിലുമൊരു കാര്യം അവൻ മഹാപരിശുദ്ധൻ അവൻ ഉന്നതനാകുകയും ചെയ്തിരിക്കുന്നു അവർ പങ്കുചേർക്കുന്നതിൽ നിന്ന് (41) വെളിപ്പെട്ടു, പ്രത്യക്ഷമായി കുഴപ്പം, നാശം കരയിൽ സമുദ്രത്തിലും പ്രവർത്തിച്ചത് നിമിത്തം മനുഷ്യരുടെ കൈകൾ അവൻ അവർക്ക് ആസ്വദിപ്പിക്കുവാൻ ചിലത് അവർ പ്രവർത്തിച്ച അവരായേക്കാം, ആകുവാൻ മടങ്ങും (42) നീ പറയുക. നിങ്ങൾ നടക്കുവിൻ, സഞ്ചരിക്കുവിൻ ഭൂമിയിൽ എന്നിട്ട് നിങ്ങൾ നോക്കുവിൻ എങ്ങനെയായിരുന്നു പര്യവസാനം, കലാശം മുമ്പുള്ളവരുടെ അവരിലധികവും ആയിരുന്നു മുശ്രിക്കുകൾ, പരദൈവ വിശ്വാസി ക ൾ കരയിലും, കടലിലും മനുഷ്യരുടെ പ്രവൃത്തിദോഷങ്ങൾ നിമിത്തമാണ് കുഴപ്പവും നാശവും ഉണ്ടായിത്തീർന്നിരിക്കുന്നത്; എന്നാൽ അവയുടെ മുഴുവൻ ഫലവും അവർക്ക് ഇവിടെ വെച്ച് അല്ലാഹു അനുഭവിപ്പിക്കുന്നില്ല; അവർ ചിന്തിച്ചു പാഠം പഠിച്ചു മടങ്ങുവാ നായി ചുരുക്കം ചില പ്രവർത്തനഫലങ്ങൾ മാത്രമേ അനുഭവിപ്പിക്കുന്നുള്ളൂ എന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്. തുടർന്നുകൊണ്ട് അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാതെയും സ്വീകരിക്കാതെയും ഇരുന്നതിനാൽ പല സമുദായങ്ങൾക്കും നേരിട്ട ശിക്ഷകളും, അവരുടെ പര്യവസാനങ്ങളും ആലോചിച്ചുനോക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ശിർക്ക്, അവിശ്വാസം, അക്രമം, ദേഹേഛകൾ ആദിയായ വയാണ് ലോകത്തുണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങൾക്കും കാരണമെന്ന് അൽപം ആലോചി ച്ചാൽ അറിയാവുന്നതാണ്. ഉൽപന്നങ്ങളുടെ കുറവ്, അതിവർഷം, വരൾച്ച ആദിയായവയും സമാധാനജീവിതം താറുമാറാകുന്നതുമെല്ലാം തന്നെ മനുഷ്യപ്രവർത്തനങ്ങളാൽ സംഭ വിക്കുന്നവയാണ്. അവയിൽ ചിലതിന്റെ കാരണങ്ങൾ നമുക്ക് പ്രത്യക്ഷത്തിൽതന്നെ അറി യാൻ കഴിഞ്ഞേക്കും. ചിലതിന്റെ കാരണങ്ങൾ പ്രത്യക്ഷത്തിൽ മനിലാക്കാൻ കഴിഞ്ഞില്ലെന്നും വന്നേക്കും. അത്രമാത്രം. പ്രകൃതികോപങ്ങൾ എന്നോ, യാദൃശ്ചിക സംഭവങ്ങൾ എന്നോ നാം വിശേഷിപ്പിക്കാറുള്ള ആപത്തുകൾപോലും ഇതിൽ നിന്ന് ഒഴിവല്ലതന്നെ. അല്ലാഹു പറ യുന്നതു നോക്കുക:- ത്സവസ്ലസ്ലസ്ലസ്ലസ്ലസ്ലസ്ലസ്ലസ്ല.മ്പത്ഥഞ്ഞപ്പങ്കഷ ൾറവ മനുഷ്യർ ചെയ്യുന്ന അക്രമം കാരണം അല്ലാഹു അവരെ പിടികൂടുകയായിരുന്നുവെ ങ്കിൽ അതിന്റെഭൂമിയുടെമുകളിൽ യാതൊരു ജീവിയെയും അവൻ ബാക്കി വിട്ടേക്കുമായി രുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധി വരേക്കും അവരെ അവൻ താമസിപ്പിക്കുക യാണ് ചെയ്യുന്നത്. അവരുടെ ആ അവധി വന്നു കഴിഞ്ഞാൽ അവർ ഒരു നാഴികനേരം പിന്നോട്ടു പോകുന്നതോ മുന്നോട്ടു പോകുന്നതോ അല്ല' (നഹ്ൽ 61) ൾറവ ആ രാജ്യക്കാർ -മുമ്പ് നശിപ്പിക്കപ്പെട്ട സമുദായങ്ങൾവിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിൽ നാം അവർക്ക് ആകാശത്തുനിന്നും, ഭൂമിയിൽ നിന്നും ബർക്കത്തു കൾ-അഭിവൃദ്ധി മാർഗങ്ങൾതുറന്നുകൊടുത്തിരുന്നു. പക്ഷേ, അവർ വ്യാജമാക്കി, അപ്പോൾ അവർ പ്രവർത്തിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടിച്ചു ശിക്ഷിച്ചു. തങ്ങൾ ഉറ ങ്ങിക്കൊണ്ടിരിക്കെ രാത്രി സമയത്ത് നമ്മുടെ ശിക്ഷ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാർ നിർഭയരായിപ്പോയോ? തങ്ങൾ വിളയാടിക്കൊണ്ടിരിക്കെ പൂർവ്വാ”- ഇളയുച്ചസമ യത്ത് നമ്മുടെ ശിക്ഷ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാർ നിർഭയരായി പ്പോയോ? അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി അവർ നിർഭയരായോ?!!! എന്നാൽ, നഷ്ടക്കാ രായ ജനങ്ങളല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിർഭയരാകുന്നതല്ല. 96-99) നൂഹ് നബി (അ) തന്റെ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ അല്ലാഹു ഉദ്ധരി ക്കുന്നു:- മ്പന്ദറ ന്റപ്പദ്ധമ ഞാൻ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുവിൻ. നിശ്ച യമായും അവൻ വളരെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്ക് ആകാശത്തെ -മഴയെതുടർച്ചയായി അയച്ചുതരും. സമ്പത്തുകളെക്കൊണ്ടും മക്കളെക്കൊണ്ടും അവൻ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങൾക്ക് തോട്ടങ്ങൾ ഉണ്ടാക്കിത്തരുകയും ചെയ്യും.' (സൂ: നൂഹ് 10-12) ഇതുപോലെ പല വചനങ്ങളും ഇവിടെ സ്മരണീയമാണ്. വേണ്ടത്ര താക്കീതുകളും, ഉപദേശങ്ങളും നൽകിയിട്ടും ജനങ്ങൾ ദുഷ്പ്രവൃത്തികളിൽ നിന്ന് പിൻമാറുന്നില്ലെങ്കിൽ അവർ അവരുടെ പാട്ടിന് നടന്നുകൊള്ളട്ടെ എന്നുവെച്ച് സത്യ വിശ്വാസികൾ തങ്ങളുടെ കാര്യം നോക്കിക്കൊള്ളുവാൻ അടുത്ത വചനങ്ങളിൽ അല്ലാഹു നിർദേ ശിക്കുന്നു:- അല്ലാഹുവിൽ നിന്ന് യാതൊരു തടവും ഉണ്ടായിരി ക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്റെ മുഖം (വക്രത കൂടാതെ) ശരിയായി നിൽക്കുന്ന (ഈ) മതത്തിലേക്ക് നേരെയാക്കി നിർത്തിക്കൊ ള്ളുക. അന്നേ ദിവസം അവർ പിളർന്നു പിരിയുന്നതാകുന്നു.
30:43–45

فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ

مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ

لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ

(43) അതുകൊണ്ട് ശരിക്ക് നിറുത്തുക നിന്റെ മുഖം മതത്തിലേക്ക് ശരിയായി നിലകൊള്ളുന്ന (വക്രതയില്ലാത്ത) വരുന്നതിന് മുമ്പ് ഒരു ദിവസം യാതൊരു തടവും (പ്രതിരോധവും) ഇല്ലാത്ത അതിന് അല്ലാ ഹുവിൽ നിന്ന് അന്നത്തെ ദിവസം അവർ പിളരുന്നതാണ്, പിരിയും തടവില്ലാത്ത ദിവസം എന്ന് പറഞ്ഞത് ക്വിയാമത്ത് നാളിനെ ഉദ്ദേശിച്ചാകുന്നു. അന്ന് മനുഷ്യർ, നല്ലവരും, ചീത്തപ്പെട്ടവരും എന്നിങ്ങനെ വേർപിരിയുന്നതും, ഒരു വിഭാഗം സ്വർഗത്തിലും, മറ്റേ വിഭാഗം നരകത്തിലും പ്രവേശിക്കുന്നതുമാണ്. (44) ആർ അവിശ്വസിച്ചുവോ അവന്റെ അവിശ്വാസം അവന്റെ മേൽ തന്നെയായിരിക്കും. (ദോഷം ചെയ്യുക). ആർ സൽക്കർമം പ്രവർത്തിച്ചുവോ അവർ തങ്ങൾക്ക്തന്നെ സൗകര്യമൊരു ക്കുകയും ചെയ്യുന്നു. (45) വിശ്വസിക്കുകയും സൽക്കർമ ങ്ങൾ പ്രവർത്തിക്കുകയും ചെയ്ത വർക്ക്(അല്ലാഹു) അവന്റെ അനുഗ്രഹ ത്തിൽ നിന്ന് പ്രതിഫലം കൊടുക്കുവാൻ വേണ്ടിയാണ് (അത്). നിശ്ചയമായും അവൻ അവിശ്വാസികളെ ഇഷ്ടപ്പെ ടുന്നതല്ല. 46 പ അവന്റെ ദൃഷ്ടാന്തങ്ങളിൽപെ ട്ടതാണ്, സന്തോഷവാർത്ത അറിയി ക്കുവാനായിക്കൊണ്ട് കാറ്റുകളെ അവൻ അയക്കുന്നത്. അവന്റെ കാരുണ്യത്തിൽ നിന്ന് (ചിലത്) നിങ്ങൾക്ക് ആസ്വദിപ്പിക്കു വാനും, കപ്പലു കൾ സഞ്ചരിക്കുവാനും, അവന്റെ അനു ഗ്രഹത്തിൽ നിന്നും നിങ്ങൾ (ഉപജീ വനം) അന്വേഷിക്കുവാനും വേണ്ടിയാ കുന്നു (അത്), നിങ്ങൾ നന്ദികാണിക്കു വാൻ വേണ്ടിയുമാണ് (44) ആർ വിശ്വസിച്ചു എന്നാൽ അവന്റെമേൽ തന്നെയാണ് അവന്റെ അവിശ്വാസം ആർ പ്രവർത്തിച്ചു സൽക്കർമം, നല്ലത് എന്നാൽ അവർക്ക് തന്നെ അവർ സൗകര്യമൊരുക്കുന്നു, തയ്യാറാക്കിവെക്കുന്നു. (45) അവൻ പ്രതിഫലം കൊടുക്കുവാൻ വേണ്ടി വിശ്വസിച്ചവർക്ക് സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവന്റെ അനുഗ്ര ഹത്തിൽ നിന്ന്, അനുഗ്രഹത്താൽ നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല അവിശ്വാസികളെ
30:46–50

وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ

ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

Passage continues through verse 30:50.

(46) അവന്റെ ദൃഷ്ടാന്ത ങ്ങളിൽപെട്ടതാണ് അവൻ അയക്കുന്നത് കാറ്റുകളെ സന്തോഷ വാർത്ത അറിയിക്കുന്നവയായിട്ട് നിങ്ങൾക്ക് ആസ്വദിപ്പിക്കുവാനും അവന്റെ കാരുണ്യത്തിൽനിന്ന് നടക്കുവാനും, സഞ്ചരിക്കുവാനും കപ്പൽ അവന്റെ കൽപനപ്രകാരം നിങ്ങൾ അന്വേഷിക്കുവാനും, തേടുവാനും, അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ആയേക്കുവാനും, ആയേക്കാം നന്ദി ചെയ്യുന്ന, നന്ദി കാണിക്കുന്ന(വർ) മഴ വർഷിക്കുവാൻ പോകുന്നുവെന്നും, ഉല്പന്നങ്ങൾ ഉണ്ടാക്കുവാൻ അടുത്തിരിക്കുന്നു വെന്നും സൂചിപ്പിക്കുന്നവയാണല്ലോ കാറ്റുകൾ. അതുകൊണ്ടാണ് അവയെപ്പറ്റി (സന്തോഷവാർത്ത അറിയിക്കുന്നവ) എന്ന് പറഞ്ഞത്. ആവിയന്ത്രക്കപ്പലുകൾ ഉണ്ടാകുന്ന തിന് മുമ്പ് കടലിൽ സഞ്ചരിക്കുന്ന എല്ലാതരം കപ്പലുകൾക്കും കാറ്റിന്റെ സഹായം അനിവാ ര്യമാണ്. യന്ത്രക്കപ്പലുകൾക്ക് കാറ്റിനെ സാധാരണയായി അവലംബിക്കേണ്ടതില്ലെങ്കിലും, കാറ്റിന്റെ ഗതിയും വേഗതയും പാകം തെറ്റാതിരിക്കുന്നത് അതിനും ആവശ്യംതന്നെ. അതുകൊണ്ടാണ് അവന്റെ കല്പനപ്രകാരം കപ്പലുകൾ സഞ്ചരിക്കുവാനും എന്ന് പ്രസ്താ വിച്ചത്. കാറ്റുകൊണ്ടുണ്ടാകുന്ന പല പ്രയോജനങ്ങളും ഓർമിപ്പിച്ചശേഷം "നിങ്ങൾ നന്ദി ചെയ്വാൻ വേണ്ടിയും' ( ) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാ കുന്നു. (47) നിനക്ക് മുമ്പ് പല റസൂലു കളെ (ദൈവദൂതൻമാരെ) യും അവ രുടെ ജനതയിലേക്ക് നാം അയക്കുകയു ണ്ടായിട്ടുണ്ട്.എന്നിട്ട് അവർ അവർക്ക് വ്യക്തമായ തെളിവു കളും കൊണ്ടു ചെന്നു. (അവരത് നിഷേധിച്ചു) പ്രവർത്തിച്ചവ രോട് നാം പ്രതികാര നടപടിയെ ടുത്തു. നമ്മുടെ മേൽ കടമയായിരുന്നു സത്യവിശ്വാസികളെ സഹായിക്കൽ. (അത് നാം നിർവ്വഹിച്ചു.) 48 പ അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവൻ ഉദ്ദേശിക്കുന്ന പ്രകാരം ആകാ ശത്തിൽ അതിനെ അവൻ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ, അതിനിടയിൽ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്റെ അടി യാന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്ന വർക്ക് അവൻ അതിനെ എത്തിച്ചുകൊ ടുത്താൽ അപ്പോഴതാ അവർ സന്തോഷം പ്രകടിപ്പിക്കുന്നു! (49) നിശ്ചയമായും അവരിൽ അത് (മഴ) ഇറക്കപ്പെടുന്നതിന് മുമ്പായി അവർ -നിരാശപ്പെട്ടവരായി രുന്നു. (47) നാം അയക്കുകയുണ്ടായിട്ടുണ്ട് നിനക്ക് മുമ്പ് പല റസൂലുകളെയും അവരുടെ ജനതയിലേക്ക് എന്നിട്ടവർ അവരുടെ അടു ക്കൽ ചെന്നു തെളിവുകളും കൊണ്ട് അപ്പോൾ നാം പ്രതികാര നടപടി എടുത്തു കുറ്റം പ്രവർത്തിച്ചവരോട് ആയിരുന്നു, ആകുന്നു കടമ, മുറ നമ്മുടെ മേൽ സത്യവിശ്വാസികളെ സഹായിക്കൽ (48) അല്ലാഹു യാതൊരുവനത്രെ അയക്കുന്നു കാറ്റുകളെ എന്നി ട്ടവ ഇളക്കി വിടുന്നു മേഘത്തെ എന്നിട്ടതിനെ അവൻ പരത്തുന്ന ആകാശത്തിൽ അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ അവൻ ആക്കു കയും ചെയ്യുന്നു തുണ്ടങ്ങൾ അപ്പോൾ നീ കാണും, നിനക്ക് കാണാം മഴ പുറത്തുവരുന്നതായി അതിന്റെ ഇടയിൽ നിന്ന് എന്നിട്ടവൻ അതിനെ അവൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ അടിയാന്മാരിൽ നിന്ന് അപ്പോഴതാ അവർ സന്തോഷം പ്രകടിപ്പിക്കുന്നു (49) നിശ്ചയമായും അവരായിരുന്നു മുമ്പ് അത് ഇറക്കപ്പെടുന്ന തിന് അവരിൽ ഇതിനു മുമ്പായി നിരാശപ്പെട്ടവർ തന്നെ. 50 പ അപ്പോൾ, അല്ലാഹുവിന്റ കാരുണ്യത്തിന്റെ ഫലങ്ങളിലേക്ക് നോക്കുക; ഭൂമി നിർജീവമായിരുന്ന തിന് ശേഷം എങ്ങിനെയാണ് അവൻ അതിനെ ജീവിപ്പിക്കുന്നതെന്ന്! നിശ്ചയ മായും, (അത് പ്രവർത്തിച്ച) അവൻ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെയാണ്; അവൻ എല്ലാ കാര്യ ത്തിനും കഴിവുള്ളവനുമാകുന്നു.
30:51–52

وَلَئِنۡ أَرۡسَلۡنَا رِيحٗا فَرَأَوۡهُ مُصۡفَرّٗا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ

فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ

(51) നാം ഒരു കാറ്റ് അയച്ചിട്ട് (അത് കൃഷിയെ നശിപ്പിച്ചു) മഞ്ഞ വർണം പൂണ്ടതായി അവർ കണ്ടുവെ ങ്കിലോ, തീർച്ചയായും അതിന് ധ ആ സന്തോഷത്തിനു പ ശേഷം അവർ നന്ദികേട് കാണിക്കുന്നവരായിത്തീരു ന്നതാണ്. (50) അപ്പോൾ നീ നോക്കുക (ആലോചിക്കുക) ഫലങ്ങളിലേക്ക്, അടയാ ളങ്ങളിലേക്ക് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ എപ്രകാരം അവൻ ജീവിപ്പിക്കുന്നു ഭൂമിയെ അതിന്റെ നിർജീവതക്ക് ശേഷം നിശ്ചയ മായും (അങ്ങിനെയുള്ള) അവൻ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെ അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (51) നാം അയച്ചുവെങ്കിലോ ഒരു കാറ്റ് എന്നിട്ടതിനെ അവർ കണ്ടു മഞ്ഞവർണമുള്ളതായി തീർച്ചയായും അവർ ആയിത്തീരും അതിന് ശേഷം നന്ദികേട് കാണിക്കും. കാറ്റുകൾ മേഘത്തെ ഇളക്കിവിട്ടശേഷം ചിലപ്പോൾ ആകാശത്തിൽ വ്യാപിച്ചു ഉപരി ഭാഗം മൂടി ധാരാളം മഴ വർഷിക്കുന്നു. ചിലപ്പോൾ മേഘം പല തുണ്ടങ്ങളായി അവിട വിടെ ചിന്നിച്ചിതറിപ്പോകുകയും ചെയ്യുന്നു. ഇതിനെപ്പറ്റിയാണ് 48-ാം വചനത്തിൽ അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്തിൽ പരത്തുന്നുവെന്നും, തുണ്ടങ്ങളാക്കുന്നു വെന്നും പ്രസ്താവിച്ചത്. മഴയുടെ ആവശ്യം ഉള്ളവർക്കെല്ലാം മഴ ലഭിച്ചുകൊള്ളണമെന്നില്ല. . അനുഗ്രഹം എത്തിച്ചുകൊടുക്കേണ്ടതെന്ന കാര്യം അല്ലാഹുവാണ് നിശ്ചയിക്കുന്നത്. അതിൽ മറ്റാർക്കും കയ്യില്ല. ഇൗ വസ്തുതയാണ്, തന്റെ അടിയാന്മാരിൽ താൻ ഉദ്ദേശിക്കുന്നവർക്ക് അതിനെ എത്തിച്ചാൽ ) ( എന്ന് പറഞ്ഞത്. മഴക്ക്വേണ്ടി കാത്തിരുന്നും, മഴകിട്ടാതെ വിഷമിച്ചും നിരാ ശയടഞ്ഞശേഷം മഴ വർഷിക്കുമ്പോഴാണല്ലോ കൂടുതൽ സന്തോഷം ഉണ്ടാകുക. അതാണ് 49-ാം വചനം ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്തതിനെ തുടർന്നു ഭൂമി ജീവുള്ളതാകുകയും, സസ്യലതാദികൾ ഉണ്ടാവുകയും ചെയ്യുന്നതുപോലെ, മനുഷ്യൻ മരണമടഞ്ഞശേഷം അല്ലാഹു അവനെ പുനരുജ്ജീവിപ്പിക്കുമെന്നും ഇത് അതിന് തെളിവ് നൽകുന്നുവെന്നും 50- വച നത്തിൽ പ്രസ്താവിക്കുന്നു. 51 ൽ മനുഷ്യന്റെ ഒരു ദുഃ സ്വഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മേൽപറഞ്ഞതുപോലെ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകയും, അവന്റെ ദൃഷ്ടാന്തങ്ങൾ കാണുകയും ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യന് എപ്പോഴെങ്കിലും ഒരു കാറ്റ് ഉപദ്രവം വരുത്തുകയും, അത്മൂലം അവന്റെ വിളവുകൾ നശിക്കുകയും, ചെയ്തുപോയെങ്കിൽ, അവൻ അല്ലാഹുവിന്റെ നിത്യാ നുഗ്രഹങ്ങളെല്ലാം മറന്നുകൊണ്ട് നന്ദികെട്ടവനായിത്തീരുന്നു. എന്നിട്ടവൻ അല്ലാഹുവിന്റെ പേരിൽ ആക്ഷേപവും പുറപ്പെടുവിക്കും. കാറ്റിനെ പഴിക്കും, "പ്രകൃതി' യെ ദുഷിക്കും, നഷ്ടം കണക്ക്കൂട്ടി കുപിതനാകും, അങ്ങിനെ പലതും. പക്ഷേ, യഥാർഥ വിശ്വാസികളിൽ നിന്ന് ഇങ്ങിനെ സംഭവിക്കുകയില്ല. നബി ˜ പറഞ്ഞതുപോലെ അവർ സന്തോഷത്തിൽ നന്ദിയുള്ള വരും, സന്താപത്തിൽ ക്ഷമയുള്ളവരുമായിരിക്കും. വിളകൾക്ക് ഉണക്കം, പഴുപ്പ് മുതലായ നാശ ങ്ങൾ ബാധിക്കുവാൻ കാറ്റ് കാരണമാകുന്നതുകൊണ്ടാണ് "അത് മഞ്ഞവർണം പൂണ്ടതായി കണ്ടു' ( ) എന്നു പറഞ്ഞിരിക്കുന്നത്. 52 പ (നബിയേ) എന്നാൽ, മരണ പ്പെട്ടവരെ നീ കേൾപ്പിക്കുകയില്ല; ബധി രൻമാരെയും -അവർ പിന്നോട്ട് തിരി ഞ്ഞുപോയാൽനീ വിളി കേൾപ്പിക്കുന്ന തല്ല.
30:53–54

وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ

۞ٱللَّهُ ٱلَّذِي خَلَقَكُم مِّن ضَعۡفٖ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٖ قُوَّةٗ ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٖ ضَعۡفٗا وَشَيۡبَةٗۚ يَخۡلُقُ مَا يَشَآءُۚ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ

(53) അന്ധൻമാരെ, അവരുടെ പിഴ വിൽ നിന്നു (മാറ്റി) നേർവഴി കാട്ടു ന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങ ളിൽ വിശ്വസിക്കുകയും, അങ്ങനെ തങ്ങൾ "മുസ്ലിംകൾ' ധ കീഴൊതുക്കമു ള്ളവർ പ ആയിരിക്കുകയും ചെയ്യുന്നവർക്ക ല്ലാതെ നീ കേൾപ്പിക്കുന്നതല്ല. (52) വിശ്വസിക്കുന്നവരെയല്ലാതെ നമ്മുടെ ലക്ഷ്യ ങ്ങളിൽ, ദൃഷ്ടാന്തങ്ങളിൽ എന്നിട്ടവൻ മുസ്ലിംകളാണ് (അങ്ങിനെയുള്ള) സൂറത്തുന്നംല് 80, 81 എന്നീ വചനങ്ങളും അവയുടെ വിവരണവും നോക്കുക. അവി ടെ പ്രസ്താവിച്ചതെല്ലാം ഇവിടെയും ഓർക്കേണ്ടതാണ്. വിഭാഗം - 6 (54) നിങ്ങളെ ബലഹീനതയിൽ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്ക് ശേഷം അവൻ (നിങ്ങൾക്ക്) ശക്തിയു ണ്ടാക്കി; പിന്നെ, ശക്തിക്ക് ശേഷം ബല ഹീനതയും, നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു; സർവജ്ഞനും സർവശക്തനുമായുള്ളവൻ അവൻ തന്നെ. (54) അല്ലാഹു യാതൊരുവനത്രെ അവൻ നിങ്ങളെ സൃഷ്ടിച്ചു ബലഹീനത (ദുർബലത)യിൽ നിന്ന് പിന്നെ അവൻ ഉണ്ടാക്കി ബലഹീനതക്ക് ശേഷം ശക്തി പിന്നെ അവൻ ഉണ്ടാക്കി ശക്തിക്ക് ശേഷം ബലഹീനത നരയും അവൻ സൃഷ്ടിക്കുന്നു അവൻ ഉദ്ദേശിക്കുന്നത് അവൻ തന്നെ, അവനത്രെ സർവജ്ഞൻ, അറിവാളൻ സർവശക്തൻ, കഴിവുള്ളവൻ ത്ഥൃഞ്ചിക്കഢ എന്നും ത്ഥൃഞ്ചീക്കഢ എന്നും ഈ ആയത്തിൽ വായനയുണ്ട്. അർഥം ഒന്നുതന്നെ. പക്ഷി മൃഗാദികൾ ജനിക്കുമ്പോൾ അവയ്ക്ക് അത്യാവശ്യമായി ചില കഴിവുകളെല്ലാം നൽകപ്പെട്ടി രിക്കുന്നത് കാണാം. എന്നാൽ കേവലം സൃഷ്ടികളിൽ ഉന്നതസ്ഥാനം വഹിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും അറിവും ഇല്ലാത്തവനായിട്ടാണ് അവൻ പിറക്കുന്നത്. ക്രമേണ അവൻ അറിവും, ശക്തിയും ആർജ്ജിക്കുകയും ലോകസൃഷ്ടികളുടെ നേതൃത്വം അവകാശപ്പെടു വാൻ തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറേ കഴിയുമ്പോൾ വീണ്ടും ഗതി കീഴ്പോട്ടുവെക്കുന്നു. ഒടുക്കം പിറന്നപ്പോഴത്തെ അവസ്ഥയിലേക്ക് തന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്റെ പുനരുത്ഥാനത്തിനും അവന്റെ സ്രഷ്ടാവായ അല്ലാഹുവിന്റെ സർവജ്ഞതക്കും അപാരമായ കഴിവിനും ഇതു മതിയായ തെളിവുതന്നെ. ഈ യാഥാർഥ്യത്തെ നിഷേധി ക്കുന്നവർക്ക് പുനരുത്ഥാനദിവസം എത്രമാത്രം ഭയങ്കരമായിരിക്കുമെന്ന് അടുത്തവചനം ചൂണ്ടി ക്കാട്ടുന്നു:- നിലനിൽക്കുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്യും; "ഒരു നാഴിക നേരമല്ലാതെ തങ്ങൾ (ഇഹത്തിൽ) കഴിഞ്ഞുകൂടിയിട്ടില്ല' എന്ന്! അപ്രകാരമായിരുന്നു അവർ (സത്യ ത്തിൽ) തിരിക്കപ്പെട്ടിരുന്നത്.
30:55–60

وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٖۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ

فَيَوۡمَئِذٖ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ

Passage continues through verse 30:60.

(55) നിലനിൽക്കുന്ന ദിവസം അന്ത്യസമയം സത്യം ചെയ്യും കുറ്റവാളികൾ അവർ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്ന് ഒരു നാഴികയല്ലാതെ അപ്രകാരം അവരായിരുന്നു തിരിക്കപ്പെടുക, നുണയിലകപ്പെടുക. അന്ത്യനാളിലെ അതിഭയങ്കരങ്ങളായ അറ്റമില്ലാത്ത അനുഭവങ്ങൾ കാണുമ്പോൾ കുറ്റ വാളികളായ ആളുകൾക്ക് തങ്ങളുടെ ഇഹലോകവാസക്കാലം വളരെ തോന്നും. വാസ്തവത്തിൽ കുറേ കൊല്ലങ്ങൾ അവർ ഇതിനുമുമ്പ് കഴിച്ചുകൂട്ടിയിട്ടുണ്ടെ ങ്കിലും പരിഭ്രാന്തിയുടെ ആധിക്യം നിമിത്തം സത്യാവസ്ഥ ഓർമിക്കുവാൻ അവർക്ക് സാധിക്കു ന്നതല്ല. ഇതുപോലെതന്നെയാണ് മുമ്പ് ഇഹത്തിൽവെച്ച് അവർ സത്യത്തിൽ നിന്ന് വ്യതി ചലിച്ചു കുറ്റവാളികളായിത്തീർന്നതും. എന്നാൽ സത്യവിശ്വാസികളായ സജ്ജനങ്ങളുടെ നില ഇതായിരിക്കുകയില്ല, അല്ലാഹു പറയുന്നു:- 56 പ അറിവും, സത്യവിശ്വാ സവും നൽകപ്പെട്ടിട്ടുള്ളവർ പറയുന്ന താണ്; "അല്ലാഹുവിന്റെ ഗ്രമ്ലത്തിൽ (രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം) പുനരുത്ഥാന ദിവസംവരേക്കും തീർച്ച യായും നിങ്ങൾ കഴിഞ്ഞുകൂടിയിട്ടുണ്ട്. എന്നാൽ, ഇതാ പുനരുത്ഥാനദിവസം. പക്ഷേ, നിങ്ങൾ (അതിനെപ്പറ്റി) അറി യാതിരിക്കുകയായിരുന്നു; 57 പ അപ്പോൾ, അക്രമം പ്രവർത്തി ച്ചവർക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചുമടങ്ങി) തൃപ്തി പ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുക യില്ല.) (56) യാതൊരു കൂട്ടർ പറയും അറിവു നൽകപ്പെട്ട സത്യവിശ്വാസവും തീർച്ചയായും നിങ്ങൾ കഴിഞ്ഞുകൂടിയിട്ടുണ്ട് അല്ലാ ഹുവിന്റെ ഗ്രമ്ലത്തിൽ, രേഖയിൽ പുനരുത്ഥാനത്തിന്റെ (എഴുന്നേൽപിന്റെ) ദിവസം വരെ എന്നാലിതാ പുനരുത്ഥാന ദിവസം പക്ഷേ നിങ്ങൾ നിങ്ങളായിരുന്നു നിങ്ങളറിയാതെ (57) അപ്പോൾ അന്ന് ഉപകാരം ചെയ്കയില്ല അക്രമം ചെയ്തവർക്ക് അവരുടെ ഒഴി കഴിവ് അവരല്ലതാനും അവരോട് തൃപ്തിപ്പെടുത്തുവാൻ (മടക്കം പ്രകടി പ്പിക്കുവാൻ) ആവശ്യപ്പെടുക (ഇല്ല) സത്യവിശ്വാസവും പരലോകത്തെ സംബന്ധിച്ചുള്ള അറിവും ഉള്ളവർക്കറിയാം: മരണത്തിന് മുമ്പ് കുറേക്കാലം ഭൂമിയിൽ ജീവിച്ചിരുന്നിട്ടുണ്ട്. അതിന് ശേഷം അല്ലാഹു നിശ്ചയിച്ചകാലം ക്വബ്റുകളിൽ കഴിഞ്ഞുകൂടിയിട്ടുണ്ട്. അതെല്ലാം അല്ലാഹു രേഖപ്പെടുത്തിവെച്ചിട്ടുമുണ്ട് എന്നൊക്കെ. ക്വിയാമത്ത്നാളിൽ എല്ലാവരും വീണ്ടും എഴുന്നേൽപിക്കപ്പെടുമെന്നും ഇഹ ത്തിൽവെച്ച് ഓരോരുത്തനും ചെയ്ത കർമങ്ങൾക്ക് അവനവൻ ഉത്തരവാദിയാകുമെന്നും അവർ വിശ്വസിക്കുകയും ചെയ്തിരുന്നു അതനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്തു. ഇതെല്ലാം അറിയാതെയും ഇതിൽ വിശ്വസിക്കാതെയും ഇരുന്നതുകൊണ്ടാണ് നിങ്ങൾക്ക് ഇപ്പോൾ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നത്. എന്നിങ്ങനെ അവർ കുറ്റവാളികളെ ഓർമിപ്പിക്കുകയാണ്. പക്ഷേ, എനി ഖേദിച്ചിട്ട് ഫലമില്ല. യാതൊരു വിധത്തിലുള്ള ഒഴിവുക ഴിവും അവിടെ സ്വീകാര്യമല്ല. വന്നുപോയതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ച് തൃപ്തിപ്പെടു ത്തുവാനുള്ള അവസരവും അവിടെ ലഭിക്കുന്നതല്ല. സ്വന്തം കർമഫലം അനുഭവിച്ചുകൊ ള്ളുക മാത്രമേ എനി നിവൃത്തിയുള്ളൂ. 58 പ തീർച്ചയായും, മനുഷ്യർക്കു വേണ്ടി ഈ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവ രുടെ അടുക്കൽ നീ വല്ല ദൃഷ്ടാന്തവു മായി ചെന്നാൽ (ആ) അവിശ്വസിച്ച വർ നിശ്ചയമായും പറയും: "നിങ്ങൾ വ്യർഥവാദികളല്ലാതെ മറ്റൊന്നും അല്ല' എന്ന്! 59 പ അപ്രകാരം, യാഥാർഥ്യം അറിയാത്തവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുന്നു. (നബിയേ) ക്ഷമി ച്ചുകൊള്ളുക. നിശ്ചയമായും, അല്ലാഹു വിന്റെ വാഗ്ദാനം യാഥാർ ഥ്യമാ കുന്നു. (വിശ്വാസം) ഉറപ്പിക്കാത്ത ആളുകൾ നിശ്ചയമായും (നിന്റെ സ്ഥൈര്യംനശിപ്പിച്ച്) നിനക്ക് ചാഞ്ചല്യം വ രുത്താതെയുമിരിക്കട്ടെ! (58) തീർച്ചയായും നാം വിവരിച്ചിട്ടുണ്ട് മനുഷ്യർക്ക് ഈ എല്ലാ(വിധ) ഉപമയും, ഉപമയിൽ നിന്നും നീ അവരുടെ അടുക്കൽ ചെന്നുവെങ്കിൽ വല്ല ദൃഷ്ടാന്തവുമായി നിശ്ചയമായും പറയും അവിശ്വസിച്ചവർ നിങ്ങൾ അല്ല വ്യർഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ (59) അപ്രകാരം അല്ലാഹു മുദ്രവെക്കും ഹൃദയങ്ങളിൽ അറിയാത്തവരുടെ (60) ആകയാൽ ക്ഷമി ക്കുക, സഹിക്കുക നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർഥ മാണ്,സത്യമാണ് നിന്നെ (ചാഞ്ചല്യം വരുത്താതെ, ലഘു വായി ഗണിക്കാതെ)യുമിരിക്കട്ടെ ദൃഢവിശ്വാസം കൊള്ളാത്തവർ. "അറിയാത്തവർ ത്സ ( ) എന്ന് പറഞ്ഞത്-ഇമാം ബൈള്വാവി (റ) ചൂണ്ടിക്കാ ണിച്ചതുപോലെ -സത്യം അറിയുവാൻ ഒട്ടും ശ്രമം നടത്താതെ കേട്ടുകേൾവികളെയും, പാരമ്പര്യ വിശ്വാസങ്ങളെയും മാത്രം മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന മൂഠ ജനങ്ങളെക്കുറിച്ചാകുന്നു. ഇങ്ങിനെയുള്ള മർക്കടമുഷ്ടിക്കാരുടെ ഹൃദയത്തിലേക്ക് സത്യത്തിന്റെ വെളിച്ചം പ്രവേശിക്കുവാൻ മാർഗമില്ലല്ലോ. അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ ദൃഢമായി വിശ്വാസം ഉറപ്പിച്ചുകൊണ്ട് ക്ഷമയോടും, സ്ഥിരചിത്തതയോടുംകൂടി ഇരുന്നുകൊളളണമെന്നും, ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും ഉപദേശ ങ്ങൾ കേട്ടിട്ടും കാര്യബോധം വരാത്തവണ്ണം ഹൃദയം മരവിച്ചുപോയിട്ടുള്ള ആ ജനത യുടെ ചെയ്തികൾ നിമിത്തം ഒട്ടും ഹൃദയചാഞ്ചല്യമോ, അസ്വാസ്ഥ്യമോ ഉണ്ടാവരുതെന്നും നബി ˜ തിരുമേനിയെ ഉപദേശിക്കുന്നതാണ് അവസാനത്തെ വചനം. അല്ലാഹു നമ്മെ എല്ലാവരെയും ക്ഷമയും സ്ഥിരചിത്തതയുമുള്ള സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടു ത്തട്ടെ - ആമീൻ. പ്ലക്ക ൽപ്പറ