Muhammad Amani Moulavi (d. 1987) · Surah 3 · 200 verses
3:1–2الٓمٓ
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُ
ആമുഖം: ആലു ഇംറാൻ മദീനയിണ്ണ അവതരിൺത് - വചനങ്ങൾ 200 - വിഭാഗം 20 ഈ സൂറത്തിൽ ഇംറാൻ കുടുംബത്തെപ്പറ്റി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന് സൂറത്തു ആലു ഇംറാൻ (ഇംറാൻ കുടുംബം) എന്നു പറയപ്പെടുന്നു. ഈ സൂറത്തിന്റെ ശ്രേഷ്ഠതകൾ ഉൾക്കൊള്ളുന്ന ചില ഹദീഥുകൾ സൂറത്തുൽ ബക്വറഃയുടെ ആരംഭത്തിൽ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. യഹൂദികളെയും പരാമർശിച്ചുകൊണ്ട് അൽബക്വറഃയിൽ വളരെ കാര്യങ്ങൾ വിവരിക്കുകയുണ്ടായല്ലോ. അതുപോലെ, ആ സൂറത്തിൽ ക്രിസ്ത്യാനികളെ സംബന്ധിച്ചും കുറെയധികം പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു. ഹിജ്റഃ ഒമ്പതാം കൊല്ലത്തിൽ നജ്റാൻ ദേശക്കാരായ ഒരു ക്രിസ്തീയ നിവേദക സംഘം നബി ˜ യുടെ അടുക്കൽ വന്ന സംഭവത്തെത്തുടർന്നാണ് ഈ സൂറത്തിന്റെ ആദ്യം മുതൽക്കുള്ള എൺപതിൽപരം വചനങ്ങൾ അവതരിച്ചത് എന്നത്രെ പല വ്യാഖ്യാതാക്കളും പറയുന്നത്. ആ വചനങ്ങളിൽ അടങ്ങിയ ചില ആശയങ്ങൾ മനിലാക്കുന്നതിന് ആ സംഭവത്തെ പറ്റി അറിയുന്നത് പ്രയോജനകരമായിരിക്കും. ഇസ്ലാം ചരിത്ര ഗ്രമ്ലങ്ങളിലും ചില ഹദീഥ് ഗ്രമ്ലങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:- അറുപത് പേരടങ്ങിയ ഒരു ക്രിസ്തീയ സംഘമായിരുന്നു അത്. അവരുടെ പ്രസിദ്ധ നേതാക്കളും പണ്ഡിതന്മാരുമായ പതിനാലു പേരടങ്ങിയ ഒരു നേതൃസംഘം അതിലുണ്ടായിരുന്നു. അസ്വ്ർ നമസ്കാരം കഴിഞ്ഞ ഉടനെയായിരുന്നു അവർ മദീനാ പള്ളിയിൽ പ്രവേശിച്ചത്. അവരുടെ നമസ്കാരത്തിന്റെ (പ്രാർത്ഥനാ കർമത്തിന്റെ) സമയമായപ്പോൾ പള്ളിയിൽവെച്ചു തന്നെ അത് നിർവ്വഹിച്ചുകൊള്ളുവാൻ നബി ˜ അവർക്ക് അനുമതി നൽകി. അവർ അവരുടെ പതിവ് പ്രകാരം കിഴക്കോട്ട് തിരിഞ്ഞുകൊണ്ട് അത് നിർവ്വഹിച്ചു. കൂട്ടത്തിൽ ഏറ്റവും വലിയ നേതാക്കളായിരുന്ന മൂന്ന് പേർ നബി ˜ യുമായി സംഭാഷണം നടത്തി. ഈസാ (അ) ദൈവമാണെന്നും, ദൈവ പുത്രനാണെന്നും, പിതാവ്, പുത്രൻ എന്നീ മൂന്നും ചേർന്നതാണ് ദൈവമെന്നുമുള്ള പരസ്പര വിരുദ്ധങ്ങളായ ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ചും ഹിജാസിനും യമനിനും ഇടയിലുള്ള ഒരു രാജ്യം ക്രിസ്ത്യാനികളുടെ ത്രിയേകത്വ സിദ്ധാന്തത്തിൽ ഇക്കാലത്ത് മാതാവിനു (മർയംബീവിക്ക്) സ്ഥാനമില്ല. പകരം പരിശുദ്ധാത്മാവിനെയാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി സന്ദർഭോചിതം പിന്നീട് വിവരിക്കുന്നതാണ്. ( ) സംസാരം നടന്നു. മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ചില അമാനുഷി ക ദൃഷ്ടാന്തങ്ങൾ ഈസാ നബി (അ) കൈക്ക് വെളിപ്പെട്ടിരുന്നത് അദ്ദേഹം ദൈ വമായത് കൊണ്ടാണെന്നും അദ്ദേഹം ജനിച്ചത് പിതാവില്ലാതെ ആയിരുന്നത് അദ്ദേഹം പുത്രനായത് കൊണ്ടാണെന്നും, വേദ ഗ്ര ന്ഥങ്ങളിൽ "ഞാൻ സൃഷ്ടിച്ചു, ഞാൻ കല്പിച്ചു "എന്നിങ്ങനെ ഏക വചന രൂപത്തിൽ പറയേണ്ടുന്ന സ്ഥാനത്ത് നാം സൃഷ്ടിച്ചു, നാം കൽപിച്ചു എന്നും മറ്റും ബഹുവചന രൂപത്തിൽ പറയുന്നത് ദൈവം ഒന്നിലധി കം പേരുള്ളതുകൊണ്ടാണെന്നും മറ്റും അവർ ട വാദങ്ങളെയും ന്യായങ്ങളെയും ഖണ്ഡിച്ചുകൊണ്ട് അവതരിക്കുകയും അവർ നബി യോട് ഉത്തരത്തിൽ മുട്ടുകയും ചെയ്തു. അവരെ നബി ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഞങ്ങൾ മുമ്പേ മുസ്ലിംകളായി അവർ വാദിച്ചു . അല്ലാഹുവിന് സന്താനങ്ങൾ ഉെണ്ടന്ന വാദം, പന്നി മാംസം ഭുജിക്കൽ, കുരിശാരാധന മുതലായവ നിങ്ങൾ നടത്തി വരുന്ന സ്ഥിതിക്ക് നിങ്ങൾ ഇസ്ലാം അംഗീകരിച്ചിട്ടില്ലെന്ന് നബി മറുപടി പറഞ്ഞു. സത്യം മനസ്സിലായിട്ടും അതിലേക്ക് മടങ്ങി വരാൻ തയ്യാറാകാതിരുന്ന അവരെ താഴെ 61-ാം വചനത്തിൽ കാണാവുന്നത് പോലെ നബി "മുബാഹല'ക്കു (പരസ്പര ശാപ പ്രാർത്ഥന നടത്തുന്നതിന്) ആഹ്വാനം ചെയ്തു. അതിൽ നിന്ന് അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവസാനം കപ്പം കൊടുത്തുകൊള്ളാമെന്ന് കരാർ ചെയ്തുകൊണ്ട് അവർ മടങ്ങിപ്പോയി. അവ രുടെ ഇടയിലുണ്ടായിരുന്ന ചില അഭ്യന്തര വഴക്കുകളിൽ തീരുമാനമെടുക്കുവാൻ പ റ്റിയ വിശ്വസ്തനായ ഒരാളെ തങ്ങളൊന്നിച്ചു അയച്ചു തരണമെന്ന അവരുടെ അപേക്ഷ പ്രകാരം "സമുദായത്തിലെ വിശ്വസ്തൻ ( ) എന്ന കീർത്തിനാമത്തിൽ അറിയപ്പെടുന്ന (റ)യെ അവരൊന്നിച്ച് നബി അയച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവത്തിന്റെ ചുരുക്കം. ക്രിസ്ത്യാനികളെയും അവരുടെ വാദങ്ങളെയും പരാമർശിച്ചുകൊണ്ടാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന സ്ഥിതിക്ക് ക്രി സ്തീയ വിശ്വാസാചാരങ്ങളിൽ പലതിനെയും ഈ സൂറത്തിൽ ഖണ്ഡിക്കുകയും വിമർശിക്കുകയും ചെയ്തിരിക്കുന്നത് കാണാം. അതേ സമയത്ത് തത്തുല്യങ്ങളാ യ മറ്റു പല അബദ്ധ വിശ്വാസാചാരങ്ങളെക്കൂടി ഉൾപ്പെടുത്തുന്ന രീതിയിലാണ് അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. വേറൊരു വസ്തുത കൂടി ഓർമിക്കുന്നത് നന്ന്: ആദ്യത്തെ 80 ൽ പരം വചനങ്ങൾ മേൽ പ്രസ്താവിച്ച നജ്റാൻ നിവേദക സംഘത്തിന്റെ സംഭവത്തെത്തുടർന്ന് അവതരിപ്പിച്ചവയാണെന്ന് പല വ്യാഖ്യാതാക്കളും മൊത്തത്തിൽ അവയിൽ ചില വചനങ്ങളിലെ വിഷയവും സം സാര ശൈലിയും പരിശോധിക്കുമ്പോൾ, അവ അതിനു മുമ്പ്തന്നെ അവതരിപ്പിച്ചി രിക്കുന്നവ യാണെന്നാണ് മനസ്സിലാകുന്നത്. ബദ്ർ യുദ്ധത്തെ സംബന്ധിക്കുന്ന 13-ാം വചനം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രസ്തുത 80 ൽ പെട്ട ചില വചനങ്ങളുടെ അവതരണം നജ്റാൻ സംഘത്തിന്റെ വരവിനെ തുടർന്നുണ്ടായതല്ലെന്ന് കാണിക്കുന്ന ചില രിവായത്തുകൾ നിലവിലുണ്ട് താനും. ആ സ്ഥിതിക്ക് 80 ആയത്തുകൾ നജ്റാൻ കാരെ സംബന്ധിച്ചാണെന്നുള്ള അത് ഉറ പ്പിച്ചു പറയുവാൻ നിവൃത്തിയില്ല. അതിനാൽ ആ 80 ൽ മിക്കവാറും വചനങ്ങൾ അവെ ര ഇത്തരം ക്രിസ്തീയ വാദങ്ങളെല്ലാംകാലോചിതമായ ചില പൊടിപ്പും തൊങ്ങലും സഹിതമാണെങ്കിലും - ഇന്നും പാതിരിമാർക്കിടയിൽ സാധാരണമാകുന്നു. ഭാഗം 3 പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ തിരു നാമത്തിൽ
(1) അലിഫ്ലാംമീം (2) ആരാധ്യനേയില്ല.(അവൻ) ജീവത്താ യുള്ളവൻ: സർവ്വനിയന്താവായുള്ളവൻ (1) الم അലിഫ്ലാംമീം (2) ا الله َّ ُ അല്ലാഹു لا ِ إ ആരാധ്യനേയില്ല വനല്ലാതെ ُ َّ ْ لا ജീവത്തായുള്ളവൻ,ജീവിച്ചിരിക്കുന്നവനായ ർവ്വനിയന്താവ്, സ്വയം നിലകൊള്ളുന്നവനായ "അലിഫ്ലാംമീം' എന്നതുപോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ളേ കവലാക്ഷരങ്ങളെകുറിച്ചു സൂറത്തുൽബക്വറഃയുടെ ആരംഭത്തിൽ വിവരിച്ചിട്ടുണ്ട.് രണ്ടാമത്തെ വചനത്തിലെ ആശയങ്ങൾ അതിലെ 255--ാം വചനമായ "ആയത്തുൽ കുർസീ' യുടെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനല്ലാതെ വേറെ ആർക്കും ആരാധ്യനാകുവാൻ അവകാശമില്ലെന്നുള്ളതിന് ഒരു കാരണം, അവൻ ജീവത്തായുള്ളവനും, സർവ്വ നിയന്താവായുള്ളവനുമാകുന്നുവെന്ന യാഥാർത്ഥ്യമാണെ ന്നും നാം അവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
3:3نَزَّلَ عَلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَأَنزَلَ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ
(3) (നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാർത്ഥ പ്രകാരം അവൻ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇൻജീലും അവൻ അവതരിപ്പിച്ചി രിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യ ർക്ക് മാർഗദർശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവൻ അവതരി പ്പിച്ചിരിക്കുന്നു. (3) അവൻ അവതരിപ്പിച്ചു നിന്റെമേൽ, നിനക്ക് (വേദ) ഗ്രന്ഥം ഥാർത്ഥപ്രകാരം, മുറപ്രകാരം, സത്യമായി, സത്യമാക്കി ( ശരിവെച്ചു) കൊണ്ട് അതിന്റെ മുമ്പിലുളളതിനെ അവൻ ഇറക്കുകയും ചെയ്തു الت തൗറാത്ത് و َ الإن ْ ج ِ ي ل َ ഇൻജീലും മുമ്പ്, മുമ്പായി ه ُ د ً ى മാർഗദർശനമായിട്ട് മനുഷ്യർക്ക് ഇറക്കുകയും ചെയ്തിരിക്കുന്നു വിവേചനം, വേർതിരിക്കുന്നത് സംബന്ധിച്ചും, മറ്റു ചിലത് വേറെ അവസരങ്ങളിലും അവതരിച്ചതായിരിക്കുമെന്ന് കരുതുവാനാണ് ന്യായം. ഭാഗം (വേദഗ്രന്ഥം) കൊണ്ടുദ്ദേശ്യം തന്നെ. വിശ്വാസ സിദ്ധാന്തങ്ങളിലും, അടിസ്ഥാനപരമായ കാര്യങ്ങളിലും എല്ലാ വേദഗ്രന്ഥങ്ങളും യോജിക്കുന്നത് കൊണ്ട് അതിന്റെ മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെക്കുകയും, അവയുടെ സത്യത സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് വിശേഷിപ്പി ച്ചിരിക്കുകയാണ്. മുൻവേദഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധിയുള്ളതും തൗറാത്തും ഇൻജീലുമാണല്ലോ.അവയുടെ അനുയായികളായി രണ്ടു സമുദായങ്ങൾ നിലവിലുണ്ട്താനും. അതിനാൽ അവ രണ്ടും പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. സത്യം ഇന്നതെന്നും അസത്യം ഇന്നതെന്നും വേർതിരിച്ചു വിവേചിക്കുക എന്നതത്രെ എന്ന വാക്കിന്റെ അർത്ഥം. മുൻവേദഗ്രന്ഥങ്ങളെ സത്യമാക്കി ശരിവെക്കുക മാത്രമല്ല മുഖേന അല്ലാഹു ചെയ്തിരിക്കുന്നത്. സത്യാസത്യങ്ങളും ന്യായാന്യായങ്ങളും അതുമുഖേന വിവേചിച്ചു വിവരിക്കുകകൂടി ചെയ്തിരിക്കുന്നുവെന്ന് താല്പര്യം. യഹൂദികളും ക്രിസ്ത്യാനികളും അവരുടെ പ്രവാചകന്മാരുടെ കാലശേഷം സ്വീകരിച്ചുവന്ന നിലപാട് നോക്കുമ്പോൾ തൗറാത്തും ഇൻജീലുമെന്ന രണ്ട് ദൈവീക ഗ്രന്ഥങ്ങൾ യഥാർത്ഥത്തിൽ മുമ്പ് അവതരിപ്പിക്ക പ്പെട്ടിരുന്നോ എന്നു പോലും ലോകത്തിന് മനസ്സിലാക്കുവാൻ പ്രയാസമാകുമായിരുന്നു. അവർ പിന്നീട് സ്വീകരിച്ചു പോന്ന സത്യാസത്യങ്ങളെ വിവേചിക്കുക കൂടിയാണ് ചെയ്യുന്നത്. തൗറാത്തും ഇൻജീലും മറ്റെല്ലാ സ്ഥലങ്ങളിലും തന്നെ - വിവക്ഷിക്കപ്പെടുന്നത്; ഇന്ന് നിലവിലുള്ള ബൈബിളും, അതിലെ പഴയ നിയമങ്ങളും പുതിയ നിയമങ്ങളാകുന്ന വിഭാഗങ്ങളുമല്ല. മൂസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട യഥാർത്ഥ തൗറാത്തും, ഈസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട യഥാർത്ഥ ഇൻജീലുമാകുന്നു. ഇതു രണ്ടിന്റെയും ശരിയായ സാക്ഷാൽ പകർപ്പ്ജൂതന്മാരുടെയോ ക്രിസ്ത്യാനികളുടെയോ മറ്റോ കൈവശം ഇല്ലതന്നെ. പക്ഷേപല കൂട്ടിച്ചേർക്കലുകളുടെയും മാറ്റത്തിരുത്തലുകളുടെയും ഇടയിൽ കൂടിപഴയ നിയമത്തിലെ പുസ്തകങ്ങളിൽ സാക്ഷാൽ തൗറാത്തിന്റെ ഏതെങ്കിലും ഭാഗങ്ങളും, പുതിയ നിയമത്തിലെ പുസ്തകങ്ങളിൽ സാക്ഷാൽ ഇൻജീലിന്റെ ഏതെങ്കിലും ഭാഗങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. ആ ഭാഗങ്ങൾ ഏതൊക്കെയെന്ന് നിർണയിക്കുക സാധ്യമല്ല. അവയുടെ ഉള്ളടക്കങ്ങൾ പരിശോധിച്ചാൽ , മൂസാ(അ) ന്റെയും ഈസാ (അ)ന്റെയും ശേഷം മതഗ്രന്ഥങ്ങളെന്നോ, ചരിത്രഗ്രന്ഥങ്ങളെന്നോ, ഓർമക്കുറി പ്പുകളെന്നോ, സന്ദേശങ്ങളെന്നോ ഉള്ള നിലക്ക് പലരാൽ എഴുതപ്പെട്ടവയാണെന്ന് കാണാവുന്നതാകുന്നു. ചുരുക്കം ചിലതിൽ അവ എഴുതിയ കർത്താക്കളുടെ പേരുപോലും കാണാം. മൂസാ നബി (അ)യുടെ കാലശേഷമുള്ള ചില സംഭവങ്ങൾ പഴയ നിയമത്തിലും, ഈസാ നബി(അ)യുടെ കാലശേഷമുള്ള ചില സംഭവങ്ങൾ പുതിയ നിയമത്തിലും കാണാവുന്നതുമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ചില തല്പരകക്ഷികൾ പറഞ്ഞുവരുന്നത് പോലെ, ശരിവെക്കുന്നത് നിലവിലുള്ള ബൈബ്ളിലെ പഴയ നിയമങ്ങളാകുന്ന തൗറാത്തിനെയോ പുതിയ നിയമങ്ങളാകുന്ന ഇൻജീലിനെയോ അല്ല. അല്ലാഹു അവതരിപ്പിച്ച യഥാർത്ഥ തൗറാത്തിനെയും ഇൻജീലിനെയും മാത്രമാകുന്നു.
3:4مِن قَبۡلُ هُدٗى لِّلنَّاسِ وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ لَهُمۡ عَذَابٞ شَدِيدٞۗ وَٱللَّهُ عَزِيزٞ ذُو ٱنتِقَامٍ
(4) നിശ്ചയമായും അല്ലാഹുവിന്റെ ആയത്തു (ലക്ഷ്യം)കളിൽ അവിശ്വ സിച്ചിട്ടുള്ളവർ (ആരോ) അവർക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാ കട്ടെ പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്. ഭാഗം 3 (4) നിശ്ചയമായും അവിശ്വസിച്ചവർ اللها അല്ലാഹുവിന്റെ ആയത്തുകളിൽ ْ ُ ل َ അവർക്കുണ്ട് ع َ ذ َ اب ٌ ശിക്ഷ ش َ د ِ يد ٌ കഠിനമായ ُ َّ اللها َ و അല്ലാഹുവാകട്ടെ പതാപശാലിയാണ്. ശിക്ഷാനടപടി എടുക്കുന്നവനാണ്, പ്രതികാരമെടു ക്കുന്നവനാണ്
3:5–6إِنَّ ٱللَّهَ لَا يَخۡفَىٰ عَلَيۡهِ شَيۡءٞ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ
هُوَ ٱلَّذِي يُصَوِّرُكُمۡ فِي ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ
(5) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവന്റെ മേൽ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല) ٌ ء ْ َ ഒരു വസ്തുവും الأر ْ ض ِ في ِ ഭൂമിയിൽ الس കാശത്തിലുമില്ല (6) അവനെത്രെ നിങ്ങളെ രൂപപ്പെടുത്തുന്നവൻ الأر ഗർഭാശയങ്ങളിൽ അവൻ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ) لا ِ إ ഒരു ആരാധ്യനുമില്ല അവനല്ലാതെ പതാപശാലി അഗാധജ്ഞൻ, യുക്തിമാൻ മാതാക്കളുടെ ഗർഭാശയങ്ങളിൽവെച്ച് ഓരോരുത്തർക്കും അവരുടെതായ രൂപം ന ൽകി സൃഷ്ടിച്ചുണ്ടാക്കുന്നവൻ അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതാകട്ടെ, അവൻ ഉദ്ദേശിക്കുന്ന രൂപത്തിലും സ്വഭാവത്തിലും. അതിൽ നിങ്ങൾക്കോ, നിങ്ങളുടെ പിതാക്കൾക്കോ, ആരാധ്യന്മാർക്കോ മറ്റോ യാതൊരു പങ്കുമില്ല. ആരുടെ ഉദ്ദേശ്യത്തിനും അതിൽ സ്ഥാനമില്ല. (5) നിശ്ചയമായും അല്ലാഹു - ഭൂമിയിലാകട്ടെ-ആകാശത്തിലാകട്ടെ -യാതൊന്നും അവന്റെ മേൽ അവ്യ ക്തമായിരിക്കയില്ല. (6) അവനത്രെ, താൻ ഉദ്ദേശിക്കുന്ന പ്രകാരം ഗർഭാശയ ങ്ങളിൽനിങ്ങളെ രൂപപ്പെടുത്തുന്നവ ൻ, അവനല്ലാതെ ആരാധ്യനേ ഇല്ല: അഗാധജ്ഞനായ പ്രതാപശാലിയാ ണ് (അവൻ)
3:7هُوَ ٱلَّذِيٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٞ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٞۖ فَأَمَّا ٱلَّذِينَ فِي قُلُوبِهِمۡ زَيۡغٞ فَيَتَّبِعُونَ مَا تَشَٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۖ وَمَا يَعۡلَمُ تَأۡوِيلَهُۥٓ إِلَّا ٱللَّهُۗ وَٱلرَّـٰسِخُونَ فِي ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلّٞ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ
(7) (നബിയേ) അവനത്രെ, നിന്റെമേൽ വേദഗ്രന്ഥം അവതരിപ്പി ച്ചവൻ, "മുഹ്കമായ' ധ ദൃഢ പ്രധാനമായ പ ഒരു തരം "ആയത്തു' (വചനം) കൾ അതിൽപെട്ടതാകുന്നു. അവ (ആ) ഗ്രന്ഥത്തിന്റെ മൂലകേന്ദ്രമത്രെ ."മുതശാ ബിഹായ' ധ പരസ്പരസാദൃശ്യമുള്ള തായ പ മറ്റൊരു വിഭാഗവും അതിൽ ഉണ്ട്. (7) അവൻയാതൊരുവനത്രെ, അവനത്രെ യാതൊരുവൻ നിന്റെ മേൽ അവതരിപ്പിച്ച, അവൻ ഇറക്കി (വേദ)ഗ്രന്ഥം, ഈ ഗ്രന്ഥത്തെ م ِ ن ْ ه ُ അതിലുണ്ട്, അതിൽപെട്ടതാണ് آي َ ات ٌ ചില ആയത്തുകൾ, ഒരു(തരം) ആയത്തു (വചനം) ദൃഢപ്രധാനമായ, ബലവത്തായ, നിയമബലമുളള ه ُ ن َّ അവ എന്നാൽ, തങ്ങളുടെ ഹൃദയങ്ങളിൽ വക്രതയുള്ളവർ, കുഴപ്പത്തെ ആഗ്രഹി ച്ചും,വ്യാഖ്യാനത്തെ ( അഥവാ പൊരു ളിനെ ) ആഗ്രഹിച്ചും കൊണ്ട് അവർ അതിൽ നിന്നും പരസ്പരം സാദൃശ്യ മുളളതിന് ധ മുതശാബിഹാ'യതിനു പ പിന്നാലെ കൂടുന്നതാകുന്നു. അതിന്റെ വ്യാഖ്യാനം (അഥവാ പൊരുൾ) അല്ലാഹുവല്ലാതെ അറിയുകയില്ല താനും. അറിവിൽ അടിയുറച്ചവരാകട്ടെ, അവർ പറയും : ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു; "എല്ലാം നമ്മുടെ റബ്ബിന്റെ പക്കൽനിന്നുള്ളതാകുന്നു. (സൽ) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോ ചിക്കുന്നതല്ലതാനും.
3:8–10رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوۡمٖ لَّا رَيۡبَ فِيهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ
إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَـٰٓئِكَ هُمۡ وَقُودُ ٱلنَّارِ
(8) (അവർ തുടരും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാർഗത്തിലാ ക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങൾക്ക് നിന്റെ അടുക്കൽ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ!നിശ്ചയമായും, നീതന്നെയാ ണ് വളരെ പ്രദാനം ചെയ്യുന്നവൻ. (9) ഞങ്ങളുടെറബ്ബേ, നിശ്ചയമാ യുംനീ,യാതൊരുസന്ദേഹവുമി ല്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ(യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവർത്തിക്കുകയില്ല ഗ്രന്ഥത്തിന്റെ മൂലമാകുന്നു (കേന്ദ്രമാണ്മർമപ്രധാനമാണ്തള്ളയാണ്) വേറെ ചിലതുമുണ്ട്, മറ്റുചിലത് പരസ്പരം സദൃശമായവ, അന്യോന്യം തിരിച്ചറിയാത്തവ എന്നാൽ യാതൊരുകൂട്ടർ അവരുടെ ഹൃദയങ്ങളിലുള്ള (ഉണ്ട്) ز َ ي ْ غ ٌ വക്രത, തെറ്റൽ അവർ പിൻപറ്റും (പിന്നാലെ കൂടും) അതിൽനിന്ന് പരസ്പര സാദൃശ്യമായതിനെ ആഗ്രഹിച്ചതിനാൽ കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും അതിന്റെ വ്യാഖ്യാനത്തെ, പൊരുളിനെ, പര്യവസാനത്തെ അറിയുകയുമില്ല അതിന്റെ വ്യാഖ്യാനം, പൊരുൾ لا ِ إ ُ َّ اللها അല്ലാഹുവല്ലാതെ و َ الر അടിയുറച്ചവർ, പൂണ്ടുപിടിച്ചവരാകട്ടെ, അടിയുറച്ചവരും അറിവിൽ, ജ്ഞാനത്തിൽ അവർപറയും ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു ك ُ لّ ٌ എല്ലാം നമ്മുടെ (ഞങ്ങളുടെ) റബ്ബിന്റെ പക്കൽ നിന്നാകുന്നു ഉറ്റാലോചിക്കുന്നതുമല്ല, ഓർമവെക്കുകയുമില്ല الأل (സൽ) ബുദ്ധിമാൻമാരല്ലാതെ (8) ഞങ്ങളുടെ റബ്ബേ തെറ്റിക്കരുതേ, വക്രമാക്കരുതേ ഞങ്ങളുടെ ഹൃദയങ്ങളെ ഞങ്ങളെ സന്മാർഗത്തിൽ ആക്കിയതിനുശേഷം ഞങ്ങൾക്ക് നീ പ്രദാനവും ചെയ്യണേ നിന്റെ പക്കൽ നിന്ന്, നീന്റെ വകയായി കാരുണ്യം നിശ്ചയമായും നീ തന്നെ വളരെ പ്രദാനം ചെയ്യുന്നവൻ, വലിയ ദാനക്കാരൻ (9) ഞങ്ങളുടെ റബ്ബേ നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു الن ّ َ اس ِ മനുഷ്യരെ ഒരു ദിവസത്തേക്ക് യാതൊരു സന്ദേഹവുമില്ല ِ هي ِ ف അതിൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ വ്യത്യാസം (എതിര്ലംഘനം) ചെയ്കയില്ല വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി "മുഹ്കമും മുതശാബിഹും' ( المحكم والمتشابه ) എന്ന തലക്കെട്ടിൽ മുഖവുരയിൽ ഒരു അദ്ധ്യായം കൊടുത്തിട്ടുണ്ട്. ഈ 7 വചനം ഉദ്ധരിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ അവ രണ്ടിനെയും സംബന്ധിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ടപല വിഷയങ്ങൾ അവിടെ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഈ വചനങ്ങളുടെ വ്യാഖ്യാനത്തിൽ അവകൂടി ഓർമിക്കുന്നത് നന്നായിരിക്കും. ഈ വചനങ്ങളുടെ സാരം ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം:-- ഈ വേദഗ്രന്ഥം അവതരിപ്പിച്ചത് അല്ലാഹുവാണ്. അതിൽ "മുഹ്കമായ' വചനങ്ങൾ ( ) എന്നുംമുത്തശാബിഹായ ( ) വചനങ്ങൾ എന്നും രണ്ടുതരം വചനങ്ങൾ അടങ്ങിയിരിക്കുന്നു.ആദ്യത്തെ വിഭാഗമാണ് മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തിന്റെ യഥാർത്ഥ വ്യാഖ്യാനവും പൊരുളും അല്ലാഹുവിനേ അറിയുകയുള്ളൂ. എന്നാൽ വക്ര ഹൃദയരായ ആളുകൾ കുഴപ്പമുണ്ടാക്കുവാനും, ദുർവ്യാഖ്യാനം ചെയ്വാനും വേണ്ടി ഇൗ വിഭാഗത്തിന്റെ പിന്നാലെ കൂടുന്നതാണ്. അടിപതറാത്ത അറിവുള്ള ആളുകൾ ഈ വിഭാഗത്തിന് തങ്ങളുടെവക വ്യാഖ്യാനം നൽകുവാനും അതിൽ ചുഴിഞ്ഞന്വേഷ ണം നടത്തുവാനും മുതിരുകയില്ല. എല്ലാം അല്ലാഹു അവതരിപ്പിച്ചതും ഭാഗം 3 സത്യയാഥാർത്ഥ്യവുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, വിശദാംശങ്ങൾ ല്ലാഹുവിലേക്ക് വിട്ടേക്കുകയുമായിരിക്കും അവർ ചെയ്യുക. തങ്ങളുടെ പക്കൽ വല്ല വക്രതയും അബദ്ധവും പറ്റിപോകാതിരിക്കുവാനും, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാനും അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും. "മുഹ്കമ് ( ) ' എന്ന വാക്കിന് ബലവത്തായത്, ദൃഢമാക്കപ്പെട്ടത്, യുക്തിമത്തായത്, സുവ്യക്തമായത്, നിയമബലമുള്ളത് എന്നൊക്കെ സന്ദർഭത്തിനനുസരിച്ച് അർത്ഥം നല്കാവുന്നതാണ്. "മുതശാബിഹ് ( ) ' എന്നാൽ പരസ്പര സാദൃശ്യമുള്ളത് , (സാദൃശ്യം നിമിത്തം) വേർതിരിച്ചറിയാത്തത്, അന്യോന്യം തുല്യമായുള്ളത് എന്നിങ്ങനെയും അർത്ഥമാകുന്നു. ഇവിടെ "മുഹ്കമു'കൊണ്ടുള്ള വിവക്ഷയെപ്പറ്റി വ്യാഖ്യാതാക്കൾ പലരും പല വിധത്തിൽ വിവരിച്ചുകാണാം. അവയിൽ കൂടുതൽ യുക്തവും അനുയോജ്യവുമായി കാണുന്നതും സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും സ്വീകരിച്ചുവരുന്നതുമായ അഭിപ്രായത്തിന്റെ ചുരുക്കം ഇതാണ്:- സംശയത്തിനും ആശയകുഴപ്പത്തിനും ഇടമില്ലാത്തവണ്ണം അർത്ഥവും ആശയവും വ്യക്തമായി മനസ്സിലാകുന്നതെല്ലാം "മുഹ്കമും' അല്ലാത്തവ "മുതശാബിഹു'മാകുന്നു. ഈ നിർവ്വചനം വിശദീകരിക്കുമ്പോൾ മറ്റുള്ള അഭിപ്രായങ്ങളെല്ലാം ഈ നിർവ്വചനത്തിന്റെ വ്യാപ്തിയിൽ ഒതുങ്ങി നിൽക്കുന്നവയോ, അതിന്റെ ചില വശങ്ങൾക്കുമാത്രം പ്രാധാന്യം നൽകുന്നവയോ ആണെന്നു കാണാവുന്നതാണ്. ഇമാം റാഗിബ് (റ) അദ്ദേഹത്തിന്റെ നിഘണ്ടുവായ "അൽമുഫ്റദാത്തിൽ' ഈ രണ്ടു വാക്കുകളെയും വിവരിച്ചുകൊണ്ട് പ്രസ്താവിച്ച ചില വിവരങ്ങൾ അറിയുന്നത് നന്നായിരിക്കും. ( ) എന്ന മൂലപദത്തെ വിവരിക്കുന്ന മദ്ധ്യെ ഈ (7--ാം) വചനം ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറയുന്നു: "മുഹ്കമ്' എന്നാൽ, പദത്തെ അപേക്ഷിച്ചു കൊണ്ടാകട്ടെ അർത്ഥത്തെ അപേക്ഷിച്ചുകൊണ്ടാകട്ടെ യാതൊരു ആശങ്കയും ഏർപ്പെടുവാനില്ലാത്തതാകുന്നു. "മുതശാബിഹ്' പല തരത്തിലുണ്ട്. അതിനെപ്പറ്റി തൽ സ്ഥാനത്ത് പ്രസ്താവിക്കാം. പിന്നീട് ( ) എന്ന മൂലപദത്തെപറ്റി സംസാരിക്കുന്ന മദ്ധ്യേ ഈ വാഗ്ദാനം നിറവേറ്റിക്കൊണ്ടു സുദീർഘമായ ഒരു വിശദീകരണം അദ്ദേഹം നൽകിയതായിക്കാണാം. അതിന്റെ രത്നച്ചുരുക്കം ഇപ്രകാരമാകുന്നു: "വാക്കിലോ അർത്ഥത്തിലോ മറ്റൊന്നിനോട് സാദൃശ്യമുള്ളകാരണത്താൽ, വ്യാഖ്യാനത്തിൽ സംശയം കുടുങ്ങുന്ന ഭാഗത്തിനാണ് "മുതശാബിഹ്' എന്നു പറയുന്നത്. വചനങ്ങൾ പരിശോധിച്ചാൽ അവ മൂന്നു വിധത്തിലായിരിക്കും. (1) നിരുപാധികം മുഹ്കമായത്. (2) നിരുപാധികം മുതശാബിഹായത് (3) ഒരു വശത്തുകൂടെ നോക്കുമ്പോൾ മുഹ്കമും, വേറൊരു വശത്തുകൂടെ നോക്കുമ്പോൾ മുതശാബിഹുമായത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മുതശാബിഹിനെ മൊത്തത്തിൽ മൂന്നായി ഭാഗിക്കാം. (1) പദം നോക്കുമ്പോൾ മുതശാബിഹായത്, ഒറ്റവാക്കുകളുടെ അർത്ഥം സുനിശ്ചിതമല്ലായ്കകൊണ്ടും, വാചക ഘടനയുടെ പ്രത്യേക സ്വഭാവം നിമിത്തവും ഭാഗം 3 ഇതുണ്ടാകുന്നു. ( 2) ഉദ്ദേശ്യം നോക്കുമ്പോൾ മുതശാബിഹായത്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, ക്വിയാമത്തു നാളിലെ വിവരങ്ങൾ ആദിയായവ ഇതിൽപെട്ടതാകുന്നു. കാരണം, അവ നമ്മുടെ ഊഹത്തിനും, അനുമാനത്തിനും, പരിചയത്തിനും അതീതമാകുന്നു. (3) പദങ്ങൾ നോക്കുമ്പോഴും ഉദ്ദേശ്യം നോക്കുമ്പോഴും മുതശാബിഹായത്. ഇതിനു പല ഉദാഹരണങ്ങളുമുണ്ട്. (ആയത്തിലെ) വിധി പൊതുവായതോ, പ്രത്യേകമായതോ? നിർബന്ധ രൂപത്തിലുള്ളതോ, ഉപദേശരൂപത്തിലുള്ളതോ? ആദ്യം അവതരിച്ചതോ, പിന്നീട് അവതരിച്ചതോ? വിധി ഏതു സന്ദർഭത്തിലേക്ക് ബാധകമായതാണ്? വിധിയുടെ ഉപാധികൾ എന്തൊക്കെ? എന്നിത്യാദി വിഷയങ്ങളിൽ നേരിടുന്ന അവ്യക്തതയായിരിക്കും ഇതിനു കാരണം. ഈ വസ്തുതകൾ മനസ്സിലാക്കിക്കഴിഞ്ഞാൽ, മുതശാബിഹിനു വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളെല്ലാം മേൽ പ്രസ്താവിച്ചതിൽ അടങ്ങിയിട്ടുണ്ടെന്നു കാണാം, ( ! " ) താൻ ചൂണ്ടികാട്ടിയ പ്രസ്തുത ഓരോ മുതശാബിഹിനും ഇമാം റാഗിബ്(റ) ഉദാഹരണങ്ങളും ഉദ്ധരിച്ചിട്ടുണ്ട്.ദൈർഘ്യഭയം നിമിത്തം നാമതുവിട്ടുകളഞ്ഞിരിക്കുകയാ ണ്. മുതശാബിഹിന്റെ വിശദീകരണത്തിൽനിന്നു മുഹ്കമിന്റെ ഉദ്ദേശ്യവും സ്പഷ്ടമാണല്ലോ. ഇമാം ശാഹ്വലിയുല്ലാഹിദ്ദഹ്ലവി (റ)യിൽ നിന്നും മറ്റും ഉദ്ധരിച്ചുകൊണ്ട് മുഖവുരയിൽ വിവരിച്ചതിൽ നിന്നും മേൽകണ്ട ഉദ്ധരണിയിൽ നിന്നുമായി മുഹ്കമ് - മുതശാബിഹിനെപ്പറ്റി അത്യാവശ്യ വിവരം ആർക്കും മനസ്സിലാക്കാവുന്നതാണ്. ( ) "മുഹ്കമ്', മുത്തശാബിഹ്, എന്നിവയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ സവിശദം വിവരിച്ചശേഷം സയ്യിദ് റഷീദ് റിദ്വാ (റ) തഫ്സീറുൽ മനാറിൽ പ്രസ്താവിച്ചതിന്റെ രത്നച്ചുരുക്കം കൂടി അറിയുന്നത് സന്ദർഭോചിതമായിരിക്കും. അതിങ്ങനെ ഉദ്ധരിക്കാം:- "ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ (റ) സൂറത്തുൽ ഇഖ്ലാസ്വിന്റെ വ്യാഖ്യാനത്തിൽ "മുതശാബിഹ്'നെയും സംസാരിച്ച ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതാണ് ഏറ്റവും യാഥാർത്ഥ്യവും ശരിയുമായ വിവരണമെന്ന് നമുക്ക് ബോധ്യമായിരിക്കുന്നു. അർത്ഥം ഗ്രാഹ്യമല്ലാത്ത വാക്യം ഇല്ലായെന്നും "മുതശാബിഹ്'കേവലം ആപേക്ഷികമാണ്ദുർബലന്മാർക്കും (സാധാരണക്കാർക്കും) മുതശാബിഹായിരിക്കുന്നത് അടിയുറച്ച പണ്ഡിതന്മാർക്ക് അല്ലാഹുവിന്റെ ഗുണവിശേഷങ്ങളുടെയും സ്വർഗ നരകങ്ങൾ മുതലായ അദൃശ്യ ലോകങ്ങളുടെയും യാഥാർത്ഥ്യം പോലെയുള്ള കാര്യങ്ങളാണ് അല്ലാഹുവിനല്ലാതെ മറ്റാർക്കും (പൊരുൾ) അറിയാത്തവകൊണ്ട് വിവക്ഷയെന്നും അദ്ദേഹം അതിൽ സ്ഥാപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ, "ക്വുദ്റത്ത്' (കഴിവ്) എങ്ങനെയുള്ളതാണ്', "അർശിൻമേൽ അല്ലാഹു ആരോഹണം ചെയ്യുന്നത് എങ്ങനെയാണ്' സ്വർഗസ്ഥർക്ക് ലഭിക്കുന്ന അനുഗ്രങ്ങളുടെയും നരകസ്ഥർക്ക് ലഭിക്കുന്ന ശിക്ഷകളുടെയും യഥാർത്ഥ രൂപം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങളൊന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ലല്ലോ. ഭാഗം 3 (സ്വർഗക്കാരെപ്പറ്റി) "കൺകുളിർമയായികൊണ്ട് അവർക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചു വെ ക്കപ്പെട്ടിട്ടുള്ളത് ഒരാൾക്കും അറിയാവുന്നതല്ല' എന്ന് അല്ലാഹു പറയുന്നു(32:17) നരകത്തിലെ അഗ്നി ഭൂലോകത്തിലെ അഗ്നിപോലെയല്ല. അത് വേറൊരു തരം അഗ്നിയാണ്. സ്വർഗത് തിലെ പഴങ്ങളും പാലും തേനുമൊക്കെ ഈ ലോകത്ത് നമുക്കു പരിചയപ്പെട്ട പഴങ്ങളും പാലും തേനും അല്ല. അവയും വേറെ തരത്തിലുള്ളവയാകുന്നു.' മുഹ്കമായ വചനങ്ങളാണ് ഗ്രന്ഥത്തിന്റെ - മൂല പ്രധാനമായ ഭാഗം ) എന്നു പറഞ്ഞുവല്ലോ. പ്രബോധനം ചെയ്യുന്ന സിദ്ധാന്തങ്ങൾ, വിധിവിലക്കുകൾ, ഉപദേശനിർദ്ദേശങ്ങൾ, ആചാരാനുഷ്ഠാനമുറകൾ ആദിയായവയെല്ലാം മുഹ്കമായ വചനങ്ങളിലാണുള്ളത് എന്നത്രെ അതിന്റെ താൽപര്യം. അപ്പോൾ, അവയെ അടിസ്ഥാനമാക്കിയും, അവയുടെ ആശയപരിധികൾക്കു പുറത്തുകടക്കാതെയുമുള്ള സമീപനം മാത്രമെ മുതശാബിഹുകളെ സംബന്ധിച്ചിടത്തോളം പാടുള്ളൂ. അതിനപ്പുറം കടന്നു മുതശാബിഹുകളിൽ മുഴുകുകയോ അവയെ പരതി നോക്കി അവയുടെ ആഴം കണക്കാക്കുവാനും അവക്കു വ്യാഖ്യാന - വിവരണം നൽകുവാനും ശ്രമിക്കുന്നത് നന്നല്ല. അത് ഗുണത്തെക്കാളേറെ ദോഷത്തിനു കാരണമാകും. പലപ്പോഴും അപകടത്തിൽ കലാശിക്കുകയും ചെയ്തേക്കും. അതാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത് (എന്നാൽ, ഹൃദയങ്ങളിൽ വക്രതയുള്ളവർ കുഴപ്പത്തെ ഉദ്ദേശിച്ചും, വ്യാഖ്യാനത്തെ ഉദ്ദേശിച്ചുംകൊണ്ട് അതിൽ നിന്നുള്ള മുതശാബിഹായവയുടെ പിന്നാലെ കൂടുന്നതാണ്). അതെ, വക്രമനഃസ്ഥിതിക്കാരും, ദുരുദ്ദേശ്യം വെച്ചു പുലർത്തുന്നവരുമായിരിക്കും അവയിൽ മുഴുകുക. മതസിദ്ധാന്തങ്ങളിലും സനാതന തത്വങ്ങളിലും, ഇസ്ലാമിക നിയമങ്ങളിലും ആശയക്കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കി കുഴപ്പം സൃഷ്ടിക്കുക, അതിനായി അവയെ ദുർവ്യാഖ്യാനം ചെയ്യുക ഇതായിരിക്കും അതിന്റെ ഫലം എന്ന് സാരം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സദുദ്ദേശ്യവും സത്യതൽപരതയുമുള്ള നിഷ്കളങ്കൻമാർ മുതശാബിഹുകളിൽ മുഴുകി പ്രവേശിക്കുവാനോ, അവയെ വിശകലനം ചെയതു വ്യാഖ്യാനിക്കുവാനോ മുതിരുകയില്ല. ഈ വചനം ഓതി കൊണ്ട് നബി പറഞ്ഞതായി (റ) യിൽ നിന്നു ഇമാം ബുഖാരി (റ) യുംമറ്റും ഇങ്ങിനെ നിവേദനം ചെയ്തിരിക്കുന്നു: അപ്പോൾ, അതിൽ - മുതശാബിഹായതിന്റെ പിന്നാലെ കൂടുന്നവരെ നിങ്ങൾ കണ്ടാൽ, അക്കൂട്ടർ തന്നെയാണ് (ഹൃദയങ്ങളിൽ വക്രതയുള്ളവർ എന്ന്) അല്ലാഹു പേരുവെച്ച കൂട്ടർ, അത് കൊണ്ട് നിങ്ങൾ അവരെക്കുറിച്ച് ജാഗരൂഗരായിരുന്നു കൊളളണം. മുതശാബിഹുകളുടെ പിന്നാലെ കൂടലും , അവക്ക് ദുർവ്യാഖ്യാനങ്ങൾ കണ്ടുപിടിച്ചു ഇസ്ലാമിലെ അംഗീകൃത തത്വങ്ങളെ ചോദ്യം ചെയ്യലും എല്ലാ പിഴച്ച കക്ഷികളിലും കാണപ്പെടുന്ന ഒരു സ്വഭാവമാകുന്നു. ഇതിന് ഉദാഹരണങ്ങൾ നിരത്തുന്ന പക്ഷം അതുതന്നെ വലിയ ഒരു ഗ്രന്ഥമായിത്തീരും. ഏതെങ്കിലും ഒരു വാക്കിനോ, വാക്യത്തിനോ വരാൻ സാധ്യതയുള്ള പല അർത്ഥസാരങ്ങളിൽ ഒന്നിനെ പൊക്കിപ്പിടിച്ചുകൊണ്ട് അതിനെക്കാൾ സ്പഷ്ടമായ രീതിയിൽ പ്രതിപാദിക്കപ്പെട്ടിട്ടുളള മറ്റു ചില കാര്യങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുകയും അതിന്റെ പേരിൽ സ്വന്തം താല്പര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധികളുടെ പല ഭാഗം 3 ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നാം പലപ്പോഴും ചൂണ്ടിക്കാട്ടാറു ള്ള താണ്. നജ്റാനിലെ ക്രിസ്തീയ നിവേദക സംഘം നബി യുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങൾ അവതരിച്ചതെന്നുള്ള അഭിപ്രായം മുമ്പ് പറഞ്ഞുവല്ലോ . ഈസാ നബി(അ)യെപ്പറ്റി (4: 171 ൽ കാണാവുന്നത് പോലെ) كلمته وروح منه (അല്ലാഹുവിന്റെ വാക്കും, അവന്റെ പ ക്കൽ നിന്നുള്ള ആത്മാവും) എന്ന് പറഞ്ഞിട്ടുള്ളതിനെ അദ്ദേഹത്തിന്റെ ദൈവത്വം അംഗീകരിച്ചതാണെന്ന് സമർത്ഥിക്കുവാൻ ആ സംഘത്തിലെ ചിലർ മുതിരുകയുണ്ടായെന്ന് ആസംഭവം വിവരിക്കുന്ന ചില രിവായത്തുകളിൽ വന്നിട്ടുള്ളത് പ്രസ്താവ്യമാകുന്നു. വേണ്ടാ, ഇന്നു പല ക്രിസ്തീയ പാതിരിമാർ ആ രണ്ടു വാക്കുകളെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ (അ) ന്റെ ദിവ്യത്വം അംഗീകരിച്ചിട്ടുണ്ടെന്ന് സമർത്ഥിക്കാറുണ്ട്. മുസ്ലിം ബഹുജനങ്ങളെ ക്രിസ്തീയ മതത്തിലേക്ക് ആകർഷിക്കുവാൻ ഇന്ന് അവർ സ്വീകരിച്ചു വരുന്ന പുതിയ പല സൂത്രങ്ങളിൽ ഒന്നുമാണത്., മുതശാബിഹിന്റെ പിന്നാലെ കൂടുന്നതും, അതിന് വ്യാഖ്യാനം തേടുന്നതും ഇത്രയും അപകടകരമാകുവാനുള്ള കാരണം തുടർന്നുള്ള വാക്യങ്ങളിൽനിന്നു മനസ്സിലാക്കാം. അതിനു മുമ്പ് ചില സംഗതികൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. (1) ( 1 ) എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം ഒരവസ്ഥയിൽ നിന്ന് മറ്റൊര വസ്ഥയിലേക്കാക്കിത്തീർക്കുക എന്നാകുന്നു. വ്യാഖ്യാനം, വിവരണം ( 5 4 7 ) എന്നിങ്ങനെയും, അന്തസാരം, യഥാർത്ഥപൊരുൾ, തത്വം, ലക്ഷ്യം, പര്യവസാനം, വിവരണം എന്നിങ്ങനെയും ( ) പല അർത്ഥങ്ങളിൽ അത് ഉപയോഗിക്കപ്പെടുന്നു. തന്നെ ഇതിനെല്ലാം ഉദാഹരണങ്ങളും കാണും. ഇവിടെ ആ വാക്കിന് (വ്യാഖ്യാന വിവരണം എന്ന) അർത്ഥമാണ് വ്യാഖ്യാതാക്കളിൽ ഒരു വിഭാഗം സ്വീകരിക്കുന്നത്. മറ്റൊരു വിഭാഗം അന്തസാരം -പൊരുൾ മുതലായ അർത്ഥവും സ്വീകരിക്കുന്നു. (2) അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, പരലോകവാർത്തകൾ എന്നിങ്ങനെ നമ്മുടെ ഊഹത്തിനും പരിചയത്തിനും അതീതമായ കാര്യങ്ങളെക്കുറിക്കുന്ന വാക്യങ്ങളും, അലിഫ്ലാംമീം പോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷ രങ്ങളുമാണ് ചിലരുടെ അഭിപ്രായത്തിൽ മുതശാബിഹുകൾ. അവയുടെ യഥാർത്ഥ പൊരുളും അവയിലടങ്ങിയ അന്തസാരങ്ങളും അല്ലാഹുവിന് മാത്രമാണല്ലോ അറിയുക. (3) (അതിന്റെ വ്യാഖ്യാനം-അഥവാ അല്ലാതെ അറിയുകയില്ല) എന്നുള്ളത് ഒരു വാചകവും (അറിവിൽ അടിയുറച്ച ആളുകൾ എന്നുള്ളത് മറ്റൊരു വാചകവുമാണെന്നത്രെ പണ്ഡിതന്മാരിൽ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. അതനുസരിച്ച് ഈ അഭിപ്രായക്കാർ എന്നിടത്തു വക്വ്ഫ് ചെയ്യുന്നു (നിറുത്തി വായിക്കുന്നു.) വക്വ്ഫു കളെപ്പറ്റി മുഖവുരയിൽ വിവരിച്ചിട്ടുണ്ട്. ഭാഗം 3 പരിഭാഷയിൽ ഈ അഭിപ്രായമാണ് നാം സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം പ ണ്ഡിതന്മാരുടെ അഭിപ്രായത്തിൽ . വരെയുള്ളതെല്ലാം ചേർന്നു ഒരു വാചകമാകുന്നു. അടുത്ത വാചകം - മുതൽ ആരംഭിക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് ആ വാചകത്തിന്റെ അർത്ഥം അതിന്റെ വ്യാഖ്യാനം അല്ലാഹുവും, അറിവിൽ അടിയുറച്ചവരുമല്ലാതെ അറിയുകയുമില്ല എന്നവാക്കിന് "യഥാർത്ഥ പൊരുൾ -അഥവാ അന്തസാരം' എന്ന് അർത്ഥം കൽപിക്കുന്നവരും അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യങ്ങളാണ് "മുതശാബിഹ്' കൊണ്ടു വിവക്ഷയെന്ന അഭിപ്രായക്കാരുമാണ് എന്നിടത്ത് വക്വ്ഫ് ചെയ്യുന്നത്. 1 ന്നു വ്യാഖ്യാനം, വിവരണം എന്നിങ്ങനെയുള്ള അർത്ഥം സ്വീകരിക്കുന്നവരും, മുതശാബിഹുകളിൽ അല്ലാഹുവിനുമാത്രം അറിയാവുന്നതും, അല്ലാഹുവിനും വിജ്ഞാനപടുക്കളായ ആളുകൾക്കും അറിയാവുന്നതും ഉണ്ടാവാമെന്ന അഭിപ്രായക്കാരുമാണ് അവിടെ വക്വ്ഫ് ചെയ്യാതെ - മുതൽ രണ്ടാമത്തെ വചനം ആരംഭിക്കുന്നത്. രണ്ടഭിപ്രായത്തിന്നും പറയത്തക്ക രേഖകളൊന്നുമില്ല. അത് കൊണ്ടുതന്നെയാണ്മുഖവുരയിൽ ചൂണ്ടിക്കാട്ടിയതുപോലെ ശാഹ്വലിയുല്ലാഹി (റ) മുതലായവർ മുതശാബിഹായ വചനങ്ങളുടെ ഉദാഹരണങ്ങൾ വിവരിച്ച കൂട്ടത്തിൽ ഈ വാക്യങ്ങളും ഒരു ഉദാഹരണമായി എടുത്തു കാണിച്ചിരിക്കുന്നതും. ഒരുവാസ്തവം പ്രത്യേകം ഓർമിച്ചിരിക്കേണ്ടതുണ്ട്. അറിവിൽ അടിയുറച്ചവർ . -അ ആ എന്നും സൽബുദ്ധിമാൻമാർ ) എന്നുമൊക്കെ പറഞ്ഞത് കൊണ്ടുദ്ദേശ്യംചിലർ ധരിക്കാറുളളതുപോലെമതപരമോ ലൌകികമോ ആയ കുറേ സാങ്കേതിക വിജ്ഞാനങ്ങൾ കരസ്ഥമാക്കിയവരും, തത്വശാസ്ത്രങ്ങളിലോ ശാസ്ത്രീയ ചിന്തകളിലോ നിപുണൻമാരായവരും അല്ല. സത്യവിശ്വാസവും ഭയഭക്തിയും വർദ്ധിപ്പിക്കുന്ന വിജ്ഞാനങ്ങൾ നേടിയവരും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച് ബോധവും ചിന്തയുമുള്ളവരുമാണുദ്ദേശ്യം. 8 ഉം 9 ഉം വചനങ്ങളിൽ അവരുടെ വാക്കുകളായി അല്ലാഹു ഉദ്ധരിച്ചതിൽ നിന്നും ബുദ്ധിമാൻമാരായ ആളുകളെ പറ്റി താഴെ 190-194 വചനങ്ങളിൽ പ്രസ്താവിക്കുന്നതിൽ നിന്നും ഈ സംഗതി വ്യക്തമായി മനസ്സിലാക്കാം. ) എന്ന വാക്കിലടങ്ങിയ അർത്ഥസാരങ്ങളെ പറ്റി അൽബക്വറഃ 269 ന്റെ വ്യാഖ്യാനത്തിൽ മുമ്പ് നാം വിവരിച്ചതും ഓർക്കുക. ഇബ്നു അബീഹാതിം (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു. ""ഏതൊരുവൻ അവൻ സത്യം ചെയ്ത കാര്യം പാലിക്കുകയും , അവന്റെ നാവ് സത്യം പറയുകയും, മനസ്സ് ചൊവ്വായതായിരിക്കുകയും, വയറും ഗുഹ്യസ്ഥാനവും മാന്യമായിരിക്കുകയും ചെയ്യുന്നുവോ അവൻ അറിവിൽ അടിയുറച്ച ആളുകളിൽപെട്ടവനാകുന്നു:'' യസീദ് (റ) പറഞ്ഞതായി ഇബ്നു മുൻദിർ(റ) ഉദ്ധരിക്കുന്നു: "അറിവിൽ അടിയുറച്ചവർ എന്ന് പറയുന്നത് അല്ലാഹുവിനോട് ഭക്തികാണിക്കുന്ന-അവന്റെ പ്രീതിക്കുവേണ്ടി താഴ്മ അർപിക്കുന്നമീതെയുള്ളവരോട് അഹങ്കാരം കാണിക്കാത്തതാഴെയുള്ളവരെ എന്നതിലെ "വ' എന്ന അവ്യയം അതിന്റെ മുമ്പുള്ള നാമത്തോടു ചേർത്തുപറയുവാനുള്ളത് ആയിരിക്കുവാനും, പുതിയ വാചകത്തിന്റെ തുടക്കം കുറിക്കുന്നത് ആയിരിക്കുവാനും സാധ്യതയുള്ളതാണ് ഈ അഭിപ്രായങ്ങൾക്ക് കാരണം. ഭാഗം 3 നിസ്സാരമാക്കാത്ത ആളുകൾക്കാകുന്നു.' ല്ലാവരും ഗ്രഹിക്കേണ്ട വേദഗ്രന്ഥമാണല്ലോ എന്നിരിക്കെ അതിലെ ചില വചനങ്ങളുടെ യഥാർത്ഥ ആശയം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ലെന്ന് വരുന്നത് യുക്തമല്ല എന്നത്രേ മറ്റേ അഭിപ്രായക്കാരുടെ പ്രധാന ന്യായം. അഥവാ . -അ ആ (അല്ലാഹുവും അറിവിൽ അടിയുറച്ചവരുമല്ലാതെ) എന്ന് ചേർത്തുവായിക്കുന്നതിന് അവർ മുൻഗണന നൽകുവാൻ അതാണ് കാരണം. പ്രഥമ ദൃഷ്ടിയിൽ ഈ ന്യായം ശരിയായി തോന്നാം. പക്ഷേ, അർത്ഥം മനസ്സിലാകുന്നതോടൊപ്പം തന്നെ, സാക്ഷാൽ പൊരുൾ എന്താണെന്നും യാഥാർത്ഥ്യം എങ്ങിനെയാണെന്നും സൃഷ്ടികൾക്ക് തിട്ടപ്പെടുത്താൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ടെന്നതാണ് പരമാർത്ഥം. കേവലം സ്വാഭാവികവുമാണത്. പദങ്ങളുടെയും, വാക്യങ്ങളുടെയും ഭാഷാപരമായ അർത്ഥം പൊതുവിൽ മനസ്സിലാകുന്നത് തന്നെ; സംശയമില്ല. എന്നാലുംഭാഷാർത്ഥവും ബാഹ്യമായ വ്യാഖ്യാനവും അറിഞ്ഞതുകൊണ്ട് - എല്ലാറ്റിന്റെയും യഥാർത്ഥ പൊരുൾ ഇന്നതാണെന്ന് വ്യക്തമായി കൊള്ളണമെന്നില്ല. അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ, പരലോകത്തിലെ അനുഭവങ്ങൾ, സ്വർഗനരകങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ, കർമങ്ങളെ തൂക്കുന്ന തുലാസ് പോലെയുള്ള പലകാര്യങ്ങളും, അല്ലാഹു അർശിൻമേൽ ആരോഹണം ചെയ്തിരിക്കുന്നു എന്നത് പോലെയുള്ള പ്രസ്താവനകളും ഇതിന് ഉദാഹരണങ്ങളത്രെ. ഇവയുടെയെല്ലാം യഥാർത്ഥരൂപം എന്താണ്? എങ്ങനെയാണ്? എന്നൊക്കെ അല്ലാഹുവിനല്ലാതെ ആർക്കറിയും? അങ്ങിനെയുള്ള കാര്യങ്ങളെ അവയുടെ യഥാരൂപത്തിൽ വിവരിക്കത്തക്ക വാക്കുകൾപോലും മനുഷ്യഭാഷകളിൽ ഇല്ലെന്നു കൂടി ഓർക്കേണ്ടതുണ്ട്. ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി പല വ്യാഖ്യാതാക്കളും ഉദ്ധരിച്ച ചില വാക്കുകൾ ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:"അറബികൾക്ക് അവരുടെ ഭാഷയിലൂടെ ഗ്രഹിക്കാവുന്നത്, ആർക്കും അറിയാതിരിക്കുവാൻ നിവൃത്തിയില്ലാത്ത മതവിധികൾ ഉൾക്കൊള്ളുന്നത്, പണ്ഡിതൻമാർക്ക് മനസ്സിലാകുന്നത്, അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുവാൻ കഴിയാത്തത് എന്നിങ്ങനെ നാലുവകയാണ് വ്യാഖ്യാനം)'. അദൃശ്യ കാര്യങ്ങൾ അല്ലാഹു അല്ലാതെ അറിയുകയില്ലെന്ന് അല്ലാഹു ആവർത്തിച്ചു പറഞ്ഞിട്ടുള്ളതും തർക്കമില്ലാത്തതുമാണല്ലോ. അപ്പോൾ മേൽപറഞ്ഞതുപോലെയുള്ള അദൃശ്യ കാര്യങ്ങളുടെ യഥാർത്ഥ്യങ്ങളെക്കുറിച്ച് മനുഷ്യന് എങ്ങനെ ഗ്രഹിക്കുവാൻ കഴിയും! ഇതെല്ലാം കാരണമായിട്ടാണ് ഇബ്നു ജരീർ (റ) പോലെയുള്ള മഹാന്മാരായ വ്യാഖ്യാതാക്കൾ ഭൂരിഭാഗവും ആദ്യത്തെ അഭിപ്രായം ( എന്നിടത്ത് വക്വ്ഫ് ചെ യ്തു -അ ആ മുതൽ വേറെ വാചകം ആരംഭിക്കണമെന്ന അഭിപ്രായം) സ്വീകരിച്ചിരിക്കുന്നതും. ഇതാണ് ശരിയായിട്ടുള്ളതും. മുഴുവൻ ഭാഗവും മുഹ്കമായിരിക്കാതെ, അതിൽ ചിലഭാഗം മുതശാബിഹായതിലടങ്ങിയ ചില യുക്തിരഹസ്യങ്ങൾ ചില മഹാന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയിൽ മിക്കതും തുടർന്നുള്ള വാക്യങ്ങളിൽ തന്നെ കണ്ടെത്താവുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കുന്നില്ല. മുതശാബിഹിന്റെ ഭാഗം 3 1 0 നിശ്ചയമായും, അവിശ്വസി ച്ചവർ, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ,അല്ലാഹു വിങ്കൽനിന്ന് അവർക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടർ തന്നെയാണ് നരകത്തിന്റെ വിറകും.
3:11–12كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۗ وَٱللَّهُ شَدِيدُ ٱلۡعِقَابِ
قُل لِّلَّذِينَ كَفَرُواْ سَتُغۡلَبُونَ وَتُحۡشَرُونَ إِلَىٰ جَهَنَّمَۖ وَبِئۡسَ ٱلۡمِهَادُ
(11) കൂട്ടരു ടെയും, അവർക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ(ത്തന്നെ), (അതായ ത്)അവർ നമ്മുടെ ആയത്ത്' (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോൾ, അവരുടെ പാപങ്ങൾ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു .അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്ന വനാകുന്നു. (12) (നബിയേ) അവിശ്വസിച്ച വരോട് നീ പറയുക: വഴിയെ നിങ്ങൾ ജയിച്ചടക്കപ്പെടുക ധ പരാജയപ്പെടു ക പ യും,"ജഹന്നമി' (നരകത്തി) ലേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുകയും ചെയ്യും. അത് എത്രയോ ചീത്ത വിതാനം! ആ ( ആ(ആ( നിർവ്വചനത്തിലും വിശദീകരണത്തിലും മുകളിൽ കണ്ട ഏതഭിപ്രായം സ്വീകരിച്ചാലും ശ രി, അറിവും വിവേകവുമുള്ളവർക്ക് അത് വിശ്വാസവും ഉറ്റാലോചനയും വർദ്ധിപ്പിക്കുമെന്ന് തീർച്ചയാണ്. അതെ, അവർ പറയും (ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു, എല്ലാം നമ്മുടെ റബ്ബിൽനിന്നുള്ളത് തന്നെ) (സൽബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും.) അവരുടെ വിശ്വാസത്തിന്റെയും ഉറ്റാലോചനയുടെയും ഫലമായി അവർ അവയെ -മുതശാബിഹുകളെദുർവ്യാഖ്യാനം ചെയ്വാൻ മുതിരുകയില്ല. കാരണം, അവരുടെ ഹൃദയങ്ങളിൽ, യാതൊരു വക്രതയും ഉണ്ടായിരിക്കുകയില്ല. തങ്ങൾക്ക് അല്ലാഹു നൽകിയ നേർമാർഗത്തിൽനിന്ന് തങ്ങൾ തെറ്റിപ്പോകാതിരിക്കണം. അല്ലാഹുവിന്റെ കാരുണ്യത്തിന് തങ്ങൾ പാത്രമായിരിക്കണം, ക്വിയാമത്തുനാളിൽ തങ്ങൾ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരരുത് എന്നൊക്കെയുമായിരിക്കും അവരുടെ ലക്ഷ്യം. അതെ, അതിനായി അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. വിഭാഗം - 2 ഭാഗം നിശ്ചയമായും അവിശ്വസിച്ചവർ ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ അവർക്ക് അവരുടെ സ്വത്തുക്കൾ അവരുടെ മക്കളും ഇല്ല ا الله َّ ِ م ِ ن َ അല്ലാഹുവിൽനിന്ന് യാതൊന്നും അക്കൂട്ടർ ْ ُ ഹ അവർ(തന്നെ) و َ ق ُ ود ُ കത്തിക്കപ്പെടുന്നത് (വിറക്) الن ّ َ ار നരകത്തിന്റെ സമ്പ്രദായംപോലെ ّ َ ِ ين َ9ا َ و യാതൊരു വരുടെയും അവർക്കുമുമ്പുള്ള അവർ വ്യാജമാക്കി മ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ اللها അപ്പോൾ (അതിനാൽ) അല്ലാഹു അവരെ പിടിച്ചു അവരുടെ പാപങ്ങൾ നിമിത്തം ُ َّ اللها َ و ല്ലാഹുവാകട്ടെ ഠിനമായവനാണ് ശിക്ഷാ നടപടി, പ്രതികാര നടപടി (12) ق ُ ل ْ നീ പറയുക വിശ്വസിച്ചവരോട് വഴിയെ നിങ്ങൾ ജയിക്കപ്പെടും, പരാജയപ്പെടുത്തപ്പെടും നിങ്ങൾ ശേഖരിക്ക (ഒരുമിച്ചുകൂട്ട)പ്പെടുകയും ചെയ്യും ജഹന്നമിലേക്ക് അത് എത്രയോ (വളരെ) ചീത്ത വിതാനം അറേബ്യാ ഉപദ്വീപ് മുഴുവൻ ഇസ്ലാമിന് അധീനപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത വസരത്തിലാണ് നിങ്ങൾ ജയിച്ചടക്കപ്പെടുമെന്നും, അങ്ങിനെ സത്യവിശ്വാസികൾക്കു വിജയം കൈവരുമെന്നും അല്ലാഹു അവിശ്വാസികളെ താക്കീത് ചെയ്യുന്നത് . ഇത് നബി യുടെയും സത്യതക്ക് ഒരു നല്ല ദൃഷ്ടാന്തമാകുന്നു. അവിശ്വാസികളുടെ പരാജയത്തിന്റെ ആരംഭം കുറിച്ച പ്രസിദ്ധ സംഭവമാണല്ലോ ബദ്ർ യുദ്ധം, അതിനെ ചൂണ്ടിക്കാട്ടി അല്ലാഹു പറയുന്നു:- പരസ്പരം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളിൽ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസി കളായുള്ളതും. അവർ ധ അവിശ്വാ സികൾ പ തങ്ങളുടെ രണ്ടത്രയായി കൺകാഴ്ചയിൽ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവൻ ഉദ്ദേശിക്കു ന്നവരെ തന്റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതിൽ ഉൾകാഴ്ചയുള്ളവർക്ക് ഒരു (വ ലിയ) ചിന്താപാഠമുണ്ട്.
3:13–15قَدۡ كَانَ لَكُمۡ ءَايَةٞ فِي فِئَتَيۡنِ ٱلۡتَقَتَاۖ فِئَةٞ تُقَٰتِلُ فِي سَبِيلِ ٱللَّهِ وَأُخۡرَىٰ كَافِرَةٞ يَرَوۡنَهُم مِّثۡلَيۡهِمۡ رَأۡيَ ٱلۡعَيۡنِۚ وَٱللَّهُ يُؤَيِّدُ بِنَصۡرِهِۦ مَن يَشَآءُۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلۡبَنِينَ وَٱلۡقَنَٰطِيرِ ٱلۡمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلۡفِضَّةِ وَٱلۡخَيۡلِ ٱلۡمُسَوَّمَةِ وَٱلۡأَنۡعَٰمِ وَٱلۡحَرۡثِۗ ذَٰلِكَ مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱللَّهُ عِندَهُۥ حُسۡنُ ٱلۡمَـَٔابِ
۞قُلۡ أَؤُنَبِّئُكُم بِخَيۡرٖ مِّن ذَٰلِكُمۡۖ لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَأَزۡوَٰجٞ مُّطَهَّرَةٞ وَرِضۡوَٰنٞ مِّنَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ
(13) ഉണ്ടായിട്ടുണ്ട് ل َ ُ م ْ നിങ്ങൾക്ക് آي َ ة ٌ രു ദൃഷ്ടാന്തം ണ്ടു കക്ഷി (സംഘംകൂട്ടംവിഭാഗം) കളിൽ ണ്ടും കണ്ടുമുട്ടി യുദ്ധം ചെയ്യുന്നു ا الله അല്ലാഹുവിന്റെ മാർഗത്തിൽ റ്റേത് അവിശ്വസിച്ചതും ഭാഗം 3 യാതൊരു മുന്നൊരുക്കവും കൂടാതെ, അക്കാലത്ത് അറബികൾ പതിവായി പയോഗിക്കാറുണ്ടായിരുന്ന വാളുകൾ മാത്രം ധരിച്ച മുന്നൂറ്റിപ്പത്തിൽപരം സത്യവിശ്വാസികളും, കഴിയുന്നത്ര യുദ്ധ സന്നാഹങ്ങളോടുംകൂടി തയ്യാറെടുത്ത് വന്നിരുന്ന ആയിരത്തോളം മുശ്രിക്കുകളും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധമത്രെ ബദ്ർ യുദ്ധം. അതിൽ സത്യവിശ്വാസികൾക്ക് ലഭിച്ച അഭൂതപൂർവ്വമായ വിജയത്തിലടങ്ങിയ മഹത്തായ ദൃഷ്ടാന്തമാണ് അല്ലാഹു ഓർമിപ്പിക്കുന്നത്. സത്യവിശ്വാസത്താൽ പ്രചോദിതരായിക്കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിനിറങ്ങേണ്ടിവന്ന ആ ചെറു സംഘത്തിന് അവിശ്വാസ ലഹരിയിൽ ഉന്മത്തരായിക്കൊണ്ട് അവരോടേറ്റുമുട്ടിയ ആ വലിയ സംഘത്തെ അമ്പേ പരാജയപ്പെടുത്തുവാൻ കഴിഞ്ഞത് അല്ലാഹുവിന്റെ സഹായം കൊണ്ടുമാത്രമാണല്ലോ. മേലിലും സത്യവിശ്വാസികളെ അല്ലാഹു വിജയിപ്പിച്ചുകൊണ്ടിരിക്കുമെന്നും അങ്ങിനെ, സത്യനിഷേധികൾ നിശ്ശേഷം പരാജിതരായിത്തീരുമെന്നും ദീർഘ ദൃഷ്ടിയും തന്റേടവുമുള്ളവർക്ക് മനസ്സിലാക്കാമല്ലോ എന്നു സാരം. 5 ങ ബാഹ്യദൃഷ്ടിയിൽ - അവർ അവരെ അവരുടെ രണ്ടത്രയായി കണ്ടിരുന്നു) എന്ന വാക്യത്തിലെ സർവ്വനാമ ( 4 ച )ങ്ങൾകൊണ്ടുള്ള വിവക്ഷയെപ്പറ്റി വ്യാഖ്യാതാക്കൾക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അവയിൽ പ്രസക്തങ്ങളായ രണ്ടഭിപ്രായങ്ങൾ ഇവയാകുന്നു. (1) അവിശ്വാസികൾക്ക് സത്യവിശ്വാസികൾ തങ്ങളുടെ ബാഹ്യദൃഷ്ട്യാ തോന്നിയിരുന്നു. (2) അവിശ്വാസികൾക്ക് സത്യവിശ്വാസികളുടെ യഥാർത്ഥ എണ്ണത്തിന്റെ രണ്ടത്ര അഥവാ അറുനൂറിൽ പരം ഉള്ളതായി തോന്നിയിരുന്നു. രണ്ടായാലും സത്യവിശ്വാസികളുടെ എണ്ണം യഥാർത്ഥത്തിൽ വളരെ കുറവാണെങ്കിലും മുശ്രിക്കുകളുടെ കാഴ്ചയിൽ അവർ അധികമുള്ളതായി തോന്നിയിരുന്നുവെന്ന് സാരമായിരിക്കും."നിങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, നിങ്ങളുടെ ദൃഷ്ടിയിൽ അവരെയും, അവരുടെ ദൃഷ്ടിയിൽ നിങ്ങളെയും അല്ലാഹു കുറച്ചു കാണിച്ചിരുന്നു.' എന്ന് സൂ: അൻഫാൽ ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ചില രിവായത്തുകളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നതുപോലെ, ഇത് രണ്ടും രണ്ടവസരങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതാകുന്നു. മുസ്ലിംകൾ വളരെ കുറച്ചേയുള്ളൂവെന്നു കരുതി ആവേശപൂർവ്വം അവരെ നേരിടുവാൻ മുശ്രിക്കുകൾക്കും, മുശ്രിക്കുകൾ അധികമില്ലെന്നു കരുതി ധൈര്യപൂർവ്വം അവരോട് ഏറ്റുമുട്ടാൻ മുസ്ലിംകൾക്കും ആദ്യം അല്ലാഹു അങ്ങിനെ തോന്നിപ്പിക്കുകയുണ്ടായി. അതിനെപ്പറ്റിയാണ് അൻഫാലിൽ പ്രസ്താവിച്ചത്. പിന്നീട് യുദ്ധക്കളത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ശത്രുക്കളുടെ മനോവീര്യം നശിച്ചു പരാജയമടയുവാൻ വേണ്ടി മുസ്ലിംകൾ വളരെ അധികമുള്ളതായി അവരുടെ ദൃഷ്ടിയിൽ തോന്നി. ഇതിനെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചത്. അവർ അവരെ കണ്ടിരുന്നു തങ്ങളുടെ രണ്ടത്ര (ഇരട്ടി) ൺകാഴ്ചയിൽ ُ َّ اللها അല്ലാഹു ബലപ്പെടുത്തുന്നു ന്റെ സഹായം കൊണ്ടു അവൻ ഉദ്ദേശിക്കുന്നവരെ നിശ്ചയമായും അതിലുണ്ട് ചിന്താവിഷയം (പാഠം) ِ ْ ص َ ار ِ لأو ( ഉൾ) കാഴ്ചയുള്ളവർക്ക് ഭാഗം കാമ്യ വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു. (അതെ) സ്ത്രീകളും പുത്രൻമാരും, സ്വർണ ത്തിൽ നിന്നും വെള്ളിയിൽ നിന്നു മായി അട്ടിയിടപ്പെട്ട കൂമ്പാരങ്ങളും, ലക്ഷണമൊത്ത കുതിരകളും (ആടു മാടൊട്ടകങ്ങളാകുന്ന) കാലികളും, കൃഷിയിടങ്ങളുമാകുന്ന (കാമ്യ വസ്തുക്കളോട്). അത് ഐഹിക ജീവിതത്തിന്റെ വിഭവമത്രെ. അല്ലാഹുവാകട്ടെ, അവന്റെ അടുക്ക ലാണ് നല്ല മടക്കസ്ഥാനമുള്ളത് (15) പറയുക:"അതിനെക്കാൾ ഉത്തമമായതിനെക്കുറിച്ച് ഞാൻ നിങ്ങൾക്കു വിവരം നൽകട്ടെയോ? സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ റബ്ബിന്റെ അടുക്കൽ, അടിഭാഗത്തിലൂ ടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കു ന്ന സ്വർഗങ്ങളുണ്ടായിരിക്കും; അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്. പരിശുദ്ധരാക്കപ്പെട്ട ഇണകളും, അല്ലാഹുവിങ്കൽനിന്നുള്ള ഒരു (മഹ ത്തായ) പ്രീതിയും (ഉണ്ടായിരിക്കും). അല്ലാഹു അടിയാൻമാരെപ്പറ്റി കണ്ടറി യുന്നവനാകുന്നു. ഭംഗി (മോടി) യാക്കപ്പെട്ടു. അലങ്കാരമാ(യി കാണി) ക്കപ്പെട്ടിരിക്കുന്നു ل ِ لن َّ اس ِ മനുഷ്യർക്ക് ح ُ ب ُّ സ്നേഹം الش ഇച്ഛകളെ, ഇച്ഛാവസ്തു (കാമ്യ വ സ്തു)ക്കളോട് }لا സ്ത്രീകളാകുന്ന, സ്ത്രീകളിൽ നിന്നുള്ള പുത്രന്മാരും കൂമ്പാരങ്ങളും (ധാരാളക്കണക്കിലുള്ള ധനവും) അട്ടിയിടപ്പെട്ട, കുന്നുകൂട്ടപ്പെട്ട സ്വർണത്തിൽനിന്ന് വള്ളിയിൽനിന്നും കുതിരയും,കുതിരകളും അടയാളമാക്കപ്പെട്ട, ലക്ഷണമൊത്ത و َ الأن ْ ع َ ام ِ ക ന്നുകാലികളും കൃഷിയും, കൃഷിയിടവും ل ِ ك َ ذ َ അത് م َ ت َ اع ُ ഉപകരണമാണ്, വിഭവമാകുന്നു ُّ ن ْ ي َ اال ഐഹിക ജീവിതത്തിന്റെ ُ َّ اللها َ و അല്ലാഹുവാകട്ടെ അവന്റെ പക്കലാണ് നല്ല മടക്കസ്ഥാനം (15) ق ُ ل ْ നീ പറയുക ഞാൻ നിങ്ങൾക്ക് വിവരമറിയിക്കട്ടയോ ഉത്തമമായതിനെപ്പറ്റി അതിനെക്കാൾ സൂക്ഷമത പാലിച്ചവർക്ക് തങ്ങളുടെ റബ്ബിന്റെ അടുക്കൽ സ്വർഗങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു അവയുടെ അടിയിലൂടെ ْ َ ار ُ 1الأ അരുവികൾ ِِ ين َ 3خ َ ا സ്ഥിരവാസികളായിട്ട് َ ا 5 ف ِ അവയിൽ ഇണകളും (പരി)ശുദ്ധമാക്കപ്പെട്ട പ്രീതിയും, ഒരു പ്രീതിയും َ ن ِ م ِ َّ اللها അല്ലാഹുവിൽനിന്ന് ُ َّ اللها َ و അല്ലാഹു ب َ ص ِ ير ٌ കണ്ടറിയുന്നവനാണ് അടിയാൻമാരെപ്പറ്റി (ക്വിൻത്വാറി) ന്റെ ബഹുവചന രൂപമാണ് (ക്വനാത്വീർ). കൂമ്പാരം, അട്ടി എന്നൊക്കെയാണതിന് അർത്ഥം. ഏറെക്കുറെ നൂറു റാത്തൽ വരുന്ന ഒരു തൂക്ക അളവിനും അത് ഉപയോഗിക്കപ്പെടും. ധാരാളക്കണക്കിലുളള ധനത്തെ ഉദ്ദേശി ച്ചും ആ വാക്ക് ഉപയോഗിക്കാറുണ്ട്. ഇവിടെയും അതാണുദ്ദേശ്യം. സ്ത്രീകൾ തു ടങ്ങി മേൽ പറഞ്ഞ വസ്തുക്കളെല്ലാം മനുഷ്യർക്ക് വളരെ കാര്യമായി തോന്നുന്നവയാണ്. അവയോടുള്ള പ്രേമം തങ്ങൾക്ക് ഒരു അലങ്കാരമായി അവർ കരുതുന്നു. വാസ്തവത്തിൽ അവയെല്ലാം താൽക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ അവയോടല്ല മനുഷ്യന് പ്രേമമുണ്ടായിരിക്കേണ്ടത്. അവയെക്കാൾ എത്രയോ ഉന്നതവും അനശ്വരവുമായ സ്വർഗീയ അനുഗ്രഹങ്ങളാണ് അല്ലാഹുവിങ്കലുള്ളത്. എല്ലാറ്റിലും ഉപരിയായതത്രെ അല്ലാഹുവിന്റെ പ്രീതി . ഇവയോടെല്ലാമാണ് അവൻ പ്രേമം കാണിക്കേണ്ടത്. അവക്കു വേണ്ടിയാണ് അവ ൻ പരിശ്രമിക്കേണ്ടതും എന്നു സാരം. പുത്രകളത്രാദികളും സമ്പത്തുക്കളുമൊന്നും ഉപയോഗപ്പെടുത്തിക്കൂടാ എന്നല്ല ഇപ്പറഞ്ഞതിന്റെ താല്പര്യം. അവക്ക് അമിതമായ വില കൽപിക്കുക. പരലോകാനുഗ്രഹങ്ങളെക്കാൾ മുൻഗണന അവക്ക് നൽകുക, അവയിൽ ശ്രദ്ധപതിപ്പിച്ചും മുഴുകിയും കൊണ്ട് പരലോക കാര്യം വിസ്മരിക്കുക ഇതൊക്കെയാണ് ആക്ഷേപിക്കപ്പെടുന്നത്. കൈവന്ന സുഖങ്ങളിൽ അല്ലാഹുവിനോട് നന്ദികാണിക്കു കയും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധത്തിന് അത് ഉലച്ചിൽ വരുത്താതിരിക്കുകയും ചെയ്യുന്ന പക്ഷം അവ ദോഷകരമാവുകയില്ല. നേരെ മ റിച്ച് ഗുണകരമായിരിക്കുകയും ചെയ്യും. അല്ലാഹു اللها (പറയുക: അല്ലാഹു അവന്റെ അടിയാൻമാർക്കുവേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാരത്തെയും , വിശിഷ്ടമായ ആഹാര വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?! റാഫ്:32) ആരെല്ലാമാണ് ഭൗതിക സുഖസൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത്, അവയെ ജീവിത ലക്ഷ്യമാക്കുന്നത്, ദുരുപയോഗപ്പെടുത്തുന്നത്, ആരൊക്കെയാണ് അവ യെ മിതവും നിയമാനുസൃതവുമായ രീതിയിൽ കയ്യാളുന്നത്, പരലോകാനു്ര ഗഹങ്ങൾക്കും അല്ലാഹുവിന്റെ പ്രീതിക്കും അവയെക്കാൾ വില കൽപിക്കുന്നത് എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിനു ശരിക്കും അറിയാം. ഓരോരുത്തനും അർഹി ക്കുന്ന പ്രതിഫലം അവൻ കൊടുക്കുകയും ചെയ്യും എന്നൊക്കെയാണ് "അല്ലാഹു അവന്റെ അടിയാൻമാരെപ്പറ്റികണ്ടറിയുന്നവനാണ്'എന്ന അവസാന വാക്യം മുഖേന ഉണർത്തുന്നത്. സ്വർഗം മുതലായ അനുഗ്രഹങ്ങൾ ലഭിക്കുന്നത് സൂക്ഷ്മത പാലിക്കുന്നവർക്കാണ് എന്ന് പറഞ്ഞുവല്ലോ. സൂക്ഷ്മത പാലിക്കുന്നവരുടെ സ്വഭാവ വിശേഷതകൾ അടുത്ത വചനത്തിൽ വിവരിക്കുന്നു:-
3:16–17ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلۡقَٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ
(16) അതായത്, (ഇങ്ങിനെ) പറയുന്നവർ; "ഞങ്ങളുടെ റബ്ബേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ആകയാൽ ഞങ്ങൾക്ക് ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, ഞങ്ങളെ നരക ശിക്ഷയിൽ നിന്ന് കാക്കുകയും ചെയ്യേണമേ!' (17) (അതെ) ക്ഷമാലുക്കളും, സത്യവാന്മാരും,ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യ വേളകളിൽ പാപമോചനം തേടുന്ന വരും! ധ ഇവരാണ് സൂക്ഷ്മത പാലി ക്കുന്നവർ. പ (16) ّ َ ِ ين َഋي പറയുന്നവർ ഞങ്ങളുടെ റബ്ബേ നിശ്ചയമായും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു ആകയാൽ ഞങ്ങൾക്ക് നീ പൊറുത്തുതരണേ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ നീ കാക്കുകയും വേണമേ الن നരക ശിക്ഷയിൽ നിന്ന് (17) الص ക്ഷമാലുക്കൾ و َ الص സത്യവാന്മാരും ഭക്തന്മാരും, ഒതുക്കമുള്ളവരും, അച്ചടക്കമുള്ളവരും ചിലവഴിക്കുന്നവരും പാപമോചനം തേടുന്നവരും ب ِ الأس ْ ح َ ار ِ രാത്രിയുടെ അവസാന യാമങ്ങളിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു, അത്കൊണ്ട് ഞങ്ങൾക്ക് പൊറുത്തു തരുകയും, ശിക്ഷ യിൽ നിന്ന് ഞങ്ങളെ കാത്തുതരുകയും ചെയ്യേണമേ എന്ന പ്രാർത്ഥനയിൽപാപമോചനത്തെയും, ശിക്ഷാമോചനത്തെയും സത്യവിശ്വാസത്തോട് ബന്ധപ്പെടു ത്തി പ്പറഞ്ഞതിൽമൗലികമായ ഒരു തത്വം അടങ്ങിയിട്ടുണ്ട്. സത്യവിശ്വാസം സ്വീ കരിച്ചവർക്ക് മാത്രമേ പാപമോചനവും രക്ഷയും ലഭിക്കുകയുള്ളൂ. അവർക്ക് മാത്രമെ ത് രണ്ടിനും അപേക്ഷിക്കുവാൻ അർഹതയുള്ളൂവെന്നതാണത്. ഇങ്ങിനെയുളള പ്രാർത്ഥനകൾ മുഖേന അല്ലാഹുവിങ്കലേക്ക് വിനയവും താഴ്മയും അർപ്പിക്കുന്നവരാണ് അവ രെങ്കിൽ, അവരെ അതിന് പരിപക്വരാക്കിത്തീർക്കുന്ന ചില സവിശേഷ ഗുണങ്ങളും അവർ ക്കുണ്ടായിരിക്കണമല്ലോ. ആ ഗുണങ്ങളത്രെ: (1) ക്ഷമ: അതായത്, ക്ലപനാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും, നിരോധങ്ങൾ ഉപേക്ഷിക്കുന്നതിലും നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക, ആപത്തു കളിലും അനിഷ്ടങ്ങളിലും ക്ഷമ കൈകൊള്ളുക മുതലായവ. (2) സത്യം: അതായത്, ഉദ്ദേശ്യത്തിലും, പ്രവൃത്തിയിലും, വാക്കിലും സത്യം പാലിക്കുക (3) ഭക്തി: അഥവാ വിനയത്തോടും ബഹുമാനത്തോടുംകൂടി അല്ലാഹുവിനെ അനുസരിക്കൽ. (4) ചിലവഴിക്കൽ: നിർബന്ധമായ ദാനധർമങ്ങളും സൽകാര്യങ്ങളിൽ ഉദാരപൂർവ്വം ധനം വിനിയോഗിക്കലും ഇതിൽ ഉൾപ്പെടുന്നു (5) പാപമോചന പ്രാർഥന : രാത്രിയുടെ അവസാനസമയങ്ങളിൽ പാപമോചനത്തിന് പ്രാർത്ഥിക്കുക. ഈ സമയം പ്രാർത്ഥനകൾക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സമയമാണെന്നും, നമസ്കാരത്തിനും ദിക്ർ മുതലായ കർമങ്ങൾക്കും കൂടു തൽ വിശേഷപ്പെട്ട സമയമാണെന്നും നിന്നും നബിവചനങ്ങളിൽ നിന്നും പരക്കെ അറിയപ്പെട്ടതാണ്.
3:18شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَـٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ
(18) താനല്ലാതെ ഒരു ആരാധ്യ നുമില്ലെന്ന് അല്ലാഹുവും, മലക്കുക ളും, അറിവുള്ളവരും സാക്ഷ്യം വഹി ച്ചിരിക്കുന്നു;- (അതെ അവൻ) നീതി മുറ നിലനിർത്തുന്നവനായിക്കൊണ്ട്. അവനല്ലാതെ ആരാധ്യനേയില്ല; അഗാധജ്ഞനായ പ്രതാപശാലിയ ത്രെ (അവൻ) (18) اللها അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു ഒരു ആരാധ്യനുമില്ലെന്നു അവൻ(താൻ) അല്ലാതെ ِ ك َ ة ُ ഡلا َ م ْ لا َ و മലക്കുകളും അറിവുള്ളവരും നിലകൊള്ളുന്ന (നടത്തുന്ന)വനായും കൊണ്ട് നീതിമുറയും കൊണ്ട്. നീതിയെ لا ഞ ِ إ ഒരാരാധ്യനുമില്ല അവനല്ലാതെ പ്രതാപശാലി, അജയ്യൻ അഗാധജ്ഞൻ, യുക്തിമാൻ അല്ലാഹു മാത്രമാണ് ആരാധനക്കർഹതയുള്ള ഏക ആരാധ്യൻ, മറ്റുള്ള ആരാധ്യ വസ്തുക്കളെല്ലാം മിഥ്യകളും അനർഹങ്ങളുമാകുന്നുവെന്നുള്ള യാഥാർത്ഥ്യം എത്ര യോ ദൃഷ്ടാന്തങ്ങളും, തെളിവുകളും വഴി അല്ലാഹു സ്പഷ്ടമായി സ്ഥാപിച്ചി ട്ടുണ്ട്. മലക്കുകളും അറിവുള്ളവരുമെല്ലാം അത് മനസ്സിലാക്കുകയും വിശ്വസിച്ചുറപ്പിക്കുകയും ചെയ്തിരിക്കുന്നു. അഖിലലോക നീതിവ്യവസ്ഥ നിലനിറുത്തി നടത്തിപ്പോരു ന്നവൻ അവനല്ലാതെ മറ്റാരുമല്ല. അജയ്യനായ പ്രതാപശാലിയും തത്വവിജ്ഞാന സമ്പൂർണ നായ യുക്തിമാനും അവനാണ്. അത്കൊണ്ട് ആരാധ്യനായിരിക്കുവാൻ അവനു മാ ത്രമെ അർഹതയുള്ളൂ എന്നു താൽപര്യം. ഈ വചനം ഓതുമ്പോൾ "റബ്ബേ ഞാനും അതിന് സാക്ഷിയാണ് എന്ന് നബി പറഞ്ഞിരുന്നതായി ഹദീഥുകളിൽ വന്നിട്ടുണ്ട്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം. അല്ലാഹുവിന്റെ അസ്തിത്വത്തിനും, ഏകത്വത്തിനും സാക്ഷ്യം വഹിക്കാത്ത ആളുക ൾ -അവർ മറ്റു ചില വിഷയങ്ങളിൽ അതീവ അടുക്കൽ കേവലം അജ്ഞരും വിഡ്ഢികളുമായിരിക്കുമെന്നത്രെ അത്.
3:19–20إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
فَإِنۡ حَآجُّوكَ فَقُلۡ أَسۡلَمۡتُ وَجۡهِيَ لِلَّهِ وَمَنِ ٱتَّبَعَنِۗ وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ
(19) നിശ്ചയമായും, മതം അല്ലാഹുവിന്റെ അടുക്കൽ "ഇസ്ലാ മാ'കുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവ ർതങ്ങൾക്കിടയിലുള്ളധിക്കാരം (അഥവാ)അസൂയനിമിത്തംതങ്ങ ശേഷമ ല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്റെ"ആയത്ത്' (ദൃഷ്ടാ ന്തം)കളിൽ ആരെങ്കിലും അവിശ്വ സിക്കുന്നപക്ഷം ആരെങ്കിലും എന്നാൽ, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണനടത്തുന്ന വനാകുന്നു. (20) എനി, അവർ നിന്നോട് (തർക്കിച്ച്)ന്യായവാദം നടത്തുകയാ ണെങ്കിൽ, നീ പറയുക: എന്റെ മുഖം ഞാൻ അല്ലാഹുവിന് കീഴൊതുക്കി യിരിക്കുന്നു-എന്നെ പിൻപറ്റിയവരും (കീഴൊതുക്കിയിരിക്കുന്നു). വേദഗ്ര ന്ഥംനൽകപ്പെട്ടവരോടും അക്ഷരജ്ഞാ നമില്ലാത്ത (അഥവാ വേദഗ്രന്ഥം ലഭിച്ചിട്ടില്ലാത്ത) വരോടും "നിങ്ങൾ കീഴൊതുങ്ങിയിരിക്കുന്നുവോ എന്ന് ചോദിക്കുകയും ചെയ്യുക. എന്നിട്ട് അവർ കീഴൊതുങ്ങിയെങ്കിൽ അവർ നേർമാർഗം പ്രാപിച്ചു കഴിഞ്ഞു; അവർ തിരിഞ്ഞു കളഞ്ഞുവെങ്കിലോ നിന്റെ മേൽ പ്രബോ ധനം മാത്രമാണ് (ബാധ്യത)ഉള്ളത്. അല്ലാഹു അടിയാൻമാരെക്കുറിച്ച് കണ്ടറിയുന്നവനുമാകുന്നു. (19) നിശ്ചയമായുംമതം اللها അല്ലാഹുവിന്റെ അടുക്കൽ الإس ْ لام ُ ഇസ്ലാമാകുന്നു ഭിന്നിച്ചിട്ടില്ല വേദഗ്രന്ഥം നൽകപ്പെട്ടവർ ശേഷമായിട്ടല്ലാതെ അവർക്കുവന്നതിന്റെ അറിവ് ധിക്കാരമായിട്ട്, അതിക്രമമായി (അസൂയയാൽ) അവർക്കിടയിലുള്ള ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം اللها അല്ലാഹുവിന്റെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളിൽ اللها എന്നാൽ നിശ്ചയമായും അല്ലാഹു س َ ر ِ يع ُ വേഗമുള്ളവനാകുന്നു വിചാരണ,കണക്കുനോക്കൽ (20) അവർ നിന്നോട് ന്യായവാദം (തർക്കം)ചെയ്താൽ പറയുക ഞാൻ കീഴൊതുക്കിയിരിക്കുന്നു എന്റെ മുഖം اللهِ َّ ِ അല്ലാഹുവിന് എന്നെ പിൻപറ്റിയവരും പറയുക (ചോദിക്കുക)യും ചെയ്യുക നൽകപ്പെട്ടവരോട് (വേദ)ഗ്രന്ഥം و َ الأم അക്ഷരജ്ഞാനമില്ലാത്ത (വേദഗ്രന്ഥം ലഭിക്കാത്ത)വരോടും നിങ്ങൾ കീഴൊതുങ്ങിയോ എന്നിട്ടവർ കീഴൊതുങ്ങിയാൽ എന്നാലവർ നേർമാർഗം പ്രാപിച്ചു അവർ തിരിഞ്ഞുപോയെങ്കിലോ എന് നാൽ നിന്റെ മേൽ (ബാദ്ധ്യത) ُ غلا َ ب ْ لا പ്രബോധനം, എത്തിക്കൽ (മാത്രം) ആകുന്നു ُ َّ اللها َ و അല്ലാഹു ب َ ص ِ ير ٌ കണ്ടറിയുന്നവനാണ് അടിയാന്മാരെപ്പറ്റി സൂറത്തുൽ ഫാതിഹഃയിൽ വെച്ച് വിവരിച്ചതുപോലെ, ദീൻ ( ) എന്ന വാക്കിന് നടപടിക്രമം, ആചാരം, നിയമനടപടി, അനുസരണം, പതിവ്, മതം എന്നിങ്ങനെ സന്ദർഭോചിതം പല അർത്ഥവും വരാം.മതം എന്ന അർത്ഥത്തിലാണ് അത് അധിക വും ഉപയോഗിക്കപ്പെടാറുള്ളത്. ഇവിടെയും അതാണ് ഉദ്ദേശ്യം. മതം ഒരു ജീ വിത ജീവിതത്തിൽ ദൈവ പ്രീതിക്കുവേണ്ടി സ്വീകരിക്കപ്പെടേണ്ടുന്ന നിയമ വ്യവസ്ഥയാകുന്നു. പക്ഷേ - ചിലർ ധരിക്കാറുള്ളതുപോലെ- "ദീൻ' എന്ന വാക്കിന്റെ അർത്ഥമല്ല അത്. കച്ചവടം ഒരു തൊഴിലായതുകൊണ്ട്"കച്ചവടം' എന്ന വാക്കി ന്റെ അർത്ഥം തൊഴിൽ എന്നു വരികയില്ലല്ലോ. മനുഷ്യാരംഭം തൊട്ട് മനുഷ്യാവസാനം വരെയുള്ള എല്ലാവർക്കും അല്ലാഹു നിയമിച്ചതും ഒന്നാമത്തെ പ്രവാചകനും ഒന്നാമത്തെ വേദഗ്രന്ഥവും തുടങ്ങി ന്ത്യ പ്രവാചകനും അവസാന വേദഗ്രന്ഥമായ വരെ പ്രബോധനം ചെയ്തുകൊണ്ടിരുന്നതും അല്ലാഹു മനുഷ്യവർഗത്തിന് തൃപ്തിപ്പെട്ടു കൊ ടുത്തതുമായ ഏക മതമാണ് ഇസ്ലാം. അതിലേക്കുമാത്രമാണ് എക്കാലത്തും അവൻ മനുഷ്യ രെ ക്ഷണിച്ചിട്ടുള്ളതും ക്ഷണിച്ചുകൊണ്ടിരിക്കുന്നതും. 85-ാം വചനത്തിൽ വരുന്നതു പോലെ അതല്ലാത്ത മറ്റൊരു മതവും അവങ്കൽ സ്വീകാര്യവുമല്ല. എന്നാൽ ലഭിക്കുകയും പ്രവാചകന്മാരുടെ അനുയായികളെന്ന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ചില സമുദായങ്ങൾ ഈ സത്യത്തിൽ നിന്ന് ഭിന്നിച്ചുപോയിട്ടുണ്ട്. അതിനു കാരണം അവർക്ക് വേണ്ടത്ര അറിവ് ലഭിക്കായ്കയല്ല. അറിവു കിട്ടിയിട്ട് പിന്നെയും അവർക്കിടയിൽ ഉണ്ടായിത്തീർന്ന അസൂയ, പക, വിദ്വേഷം, അതിമോഹം ആദി യായ ധിക്കാര സ്വഭാവങ്ങൾ മാത്രമാകുന്നു. വാസ്തവം ഇതാണെങ്കിലും ഈ സത്യ ത്തിനു വിരുദ്ധമായി ഇസ്ലാമിന്റെ പരമാടിസ്ഥാനമായ തൗഹീദിൽപോലും തർക്കവും ന്യായവാദവും നടത്തുകയാണ് അവർ ചെയ്യുന്നത്. അവരോട് വാദപ്രതിവാ ദം നടത്തിയിട്ടു കാര്യമില്ല. അത്കൊണ്ട് അവരോട് തർക്കത്തിനു നിൽക്കേണ്ടതി ല്ലെന്നും ഞാനും എന്നെ പിൻപറ്റുന്ന സത്യവിശ്വാസികളും അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിച്ചു അവനെ മാത്രം ആരാധിച്ചു അവന് വന്ന് പറഞ്ഞു ഒഴിവായാൽ മതിയെന്നു അല്ലാഹു നബി യോട് കൽപിക്കുന്നു. വേദക്കാരായാലും വേദഗ്രന്ഥക്കാരുമായി പരിചയപ്പെട്ടിട്ടില്ലാത്ത നിരക്ഷര കുക്ഷികളായ അറബികളായാലും ശരി, എല്ലാവർക്കും ഇസ്ലാമിന്റെ പ്രബോ ധനം എത്തിക്കുകയും അതിലേക്ക് ക്ഷണിക്കുകയും മാത്രമെ നബി ചെയ്യേണ്ടതുള്ളൂ. അവരെയെല്ലാം മുസ്ലിമാക്കിത്തീർക്കുക നബി യുടെ ബാധ്യതയല്ല. പ്രബോധനവും ക്ഷണവും ലഭിച്ചിട്ട് പിന്നെയും കീഴൊതുങ്ങാത്തവരുടെ വിചാരണയും തീരു മാനവും അല്ലാഹു നടത്തിക്കൊള്ളും. അതിന് യാതൊരു പ്രയാസവും അവനില്ല. ഓരോരുത്തരുടെയും സ്ഥിതി അവൻ കണ്ടും അറിഞ്ഞും കൊണ്ടിരിക്കുന്നു. എന്ന് നബി യെ ഉണർത്തുകയും ചെയ്യുന്നു. അബൂഹുറയ്റഃ (റ) യിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "എന്റെ ആത്മാവ് യാതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം, ഈ മനുഷ്യ സമുദായത്തിൽപ്പെട്ട ഏതൊരാളും തന്നെ - അതു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ - എന്നെക്കുറിച്ച് കേൾക്കുകയും ഞാൻ യാ തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നു വോ അതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം അവൻ നരകക്കാരിൽപെട്ടവനാകാതിരിക്കുകയില്ല,' (മു) വിഭാഗം
3:21–22إِنَّ ٱلَّذِينَ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ حَقّٖ وَيَقۡتُلُونَ ٱلَّذِينَ يَأۡمُرُونَ بِٱلۡقِسۡطِ مِنَ ٱلنَّاسِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ
أُوْلَـٰٓئِكَ ٱلَّذِينَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
(21) നിശ്ചയമായും, യാതൊരു കൂട്ടർ: അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) കളിൽ അവിശ്വസിക്കു കയും, യാതൊരു ന്യായവും കൂടാ തെ പ്രവാചകന്മാരെ കൊലപ്പെടുത്തു കയും,- മനുഷ്യരിൽ നിന്നും നീതി മുറ പാലിക്കുവാൻ കൽപ്പിക്കുന്ന വരെ കൊലപ്പെടുത്തുകയും ചെയ്യു ന്നു(വോ)- അവർക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ചു സന്തോഷവാർത്ത അറിയിക്കുക. (22) അക്കൂട്ടർ, ഇഹത്തിലും പരത്തിലും തങ്ങളുടെ കർമങ്ങൾ വിഫലമായിപ്പോയവരത്രെ, സഹായികളായി അവർക്ക് (ഒരാ ളുംതന്നെ) ഇല്ലതാനും (21) َّഋا നിശ്ചയമായും യാതൊരു കൂട്ടർ അവർ അവിശ്വസിക്കുന്നു اللها അല്ലാഹുവിന്റെ ആയത്തുകളിൽ കൊല്ലുകയും الن നബിമാരെ ഒരു ന്യായവും കൂടാതെ കൊല്ലുകയും ّ َ ِ ين َഋا യാതൊരുവരെ കൽപിക്കുന്ന, ഉപദേശിക്കുന്ന നീതിമുറയെപ്പറ്റി الن മനുഷ്യരിൽ നിന്ന് അവർക്കു നീ സന്തോഷവാർത്ത അറിയിക്കുക ശിക്ഷയെപ്പറ്റി ٍ ധ أ َ ل ِ വേദനയേറിയ,വേദനപ്പെട്ട (22) َഋا അക്കൂട്ടർ യാതൊരുവരാണ് വിഫലമായിരിക്കുന്നു, പൊളിഞ്ഞുപോയി അവരുടെ കർമങ്ങൾ പ്രവൃത്തികൾ ഇഹത്തിലും و َ الآخ ِ ر َ ة ِ പരത്തിലും അവർക്കില്ലതാനും സഹായികളായി(ആരും) വേദക്കാർ അനുവർത്തിച്ചു വന്ന ചില ധിക്കാരങ്ങളെയും അഴിമതികളെയും കുറിച്ചാണ് പറയുന്നത്. വേദവാക്യങ്ങളും ദൃഷ്ടാന്തങ്ങളുമാകുന്ന അല്ലാഹു വിന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുക, പ്രവാചകന്മാരെയും മതോപദേഷ്ടാക്കളെയും നി ർദ്ദയം കൊലചെയ്യുക മുതലായവയിൽ ഒരു നീണ്ടപാരമ്പര്യം തന്നെ അവർക്കുണ്ട്. സൂറത്തുൽ ബക്വറഃയിൽ ഇത് സംബന്ധിച്ചു പല വിവരങ്ങളും നാം കാണുകയുണ്ടായി. ആ പഴയ പാരമ്പര്യത്തിൽ നിന്ന് അവർ സത്യവിശ്വാസത്തിലേക്ക് മടങ്ങാത്തപക്ഷം അവർക്ക് തി കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മാത്രമല്ല, നല്ല കർമങ്ങളായി വ ല്ലതും അവർ ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ അവർക്കതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കുവാനില്ല, അവർക്ക് യാതൊരു സഹായവും പ്രതീക്ഷിക്കുവാനുമില്ല എന്നൊക്കെ അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കാത്തപക്ഷം ആ കർമങ്ങൾമൂലം ഇഹത്തിൽ വെച്ചു അവർ വല്ല പ്രശംസക്കോ കീർത്തിക്കോ, ആനുകൂല്യങ്ങൾക്കോ പാത്രമാകുകയില്ല. പരലോകത്ത് യാതൊരു പുണ്യഫലവും അവർക്കു ലഭിക്കുന്നതുമല്ല എന്നു സാരം . ശിക്ഷയെക്കുറിച്ച് "താക്കീത് ചെയ്യുക' എന്നു പറയേണ്ടുന്ന സ്ഥാനത്ത് "സന്തോഷവാർത്ത അറിയിക്കുക ' എന്നു പറഞ്ഞത് പരിഹാസ രൂപത്തിലുള്ള ഒരു അലങ്കാര പ്രയോഗമാകുന്നു. അവർക്ക് വല്ല സന്തോഷ വാർത്തയും അത് ശിക്ഷയെക്കുറിച്ചു മാത്രമാണുള്ളത് എന്നു താൽ പര്യം.
3:23–25أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُدۡعَوۡنَ إِلَىٰ كِتَٰبِ ٱللَّهِ لِيَحۡكُمَ بَيۡنَهُمۡ ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُمۡ وَهُم مُّعۡرِضُونَ
ذَٰلِكَ بِأَنَّهُمۡ قَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَٰتٖۖ وَغَرَّهُمۡ فِي دِينِهِم مَّا كَانُواْ يَفۡتَرُونَ
فَكَيۡفَ إِذَا جَمَعۡنَٰهُمۡ لِيَوۡمٖ لَّا رَيۡبَ فِيهِ وَوُفِّيَتۡ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ
(23) വേദഗ്രന്ഥത്തിൽ നിന്നും ഒരു ഓഹരി നൽകപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ? അവർക്കിട യിൽ വിധികൽപിക്കുവാനായി അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് അവർ വിളിക്കപ്പെടുന്നു: (എന്നിട്ടു) പിന്നെ, അവരിൽ നിന്ന് ഒരു കക്ഷി (അതാ) വിമുഖരായുംകൊണ്ട് തിരിഞ്ഞു കളയുന്നു! (24) "എണ്ണപ്പെട്ട (അൽപം) ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പർശിക്കുകയേ ഇല്ല' എന്ന് അവർ പറഞ്ഞുവന്നതു നിമിത്തമാകുന്നു അത്. അവർ കെട്ടിച്ചമച്ചുകൊണ്ടിരു ന്നത് അവരുടെ മത (കാര്യ)ത്തിൽ അവരെ വഞ്ചി(തരാ)ക്കുകയും ചെയ്തിരിക്കുന്നു. (25) എന്നാൽ, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേ അവരെ നാം ഒരുമിച്ചുകൂട്ടിയാൽ എങ്ങിനെയായിരിക്കും (അവരുടെ സ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടു ക്കപ്പെടുകയും ചെയ്യും. അവരാകട്ടെ (അവരോട്)അനീതിചെയ്യപ്പെടുന്നതുമല്ല. (23) കണ്ടില്ലേ, നോക്കുന്നില്ലേ ِഋا യാതൊരുവരിലേക്ക് أ ُ وت ُ وا അവർക്കു നൽകപ്പെട്ടിരിക്കുന്നു ഒരു ഓഹരി, പങ്ക് (വേദ) ഗ്രന്ഥത്തിൽ നിന്ന് അവർവിളിക്ക(ക്ഷണിക്ക)പ്പെടുന്നു اللها അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് അതുവിധിക്ലപിക്കുവാൻ അവർക്കിടയിൽ َ ّ ُ َّൗ ي َ ت َ و َ എന്നിട്ടു(പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു അവരിൽനിന്ന് ഒരുകക്ഷി ْ ُ ഫ َ و അവർ (ആയിക്കൊണ്ട്) വിമുഖർ, അവഗണിക്കുന്നവർ (24) ذ َ ل ِ ك َ അത് അവർ പറഞ്ഞതുകൊണ്ടാണ് ഞങ്ങളെ സ്പർശിക്കുകയേ ഇല്ല الن ّ َ ار ُ നരകം ചില ദിവസങ്ങളല്ലാതെ എണ്ണപ്പെട്ട (നിശ്ചിത) അവരെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു അവരുടെ മതത്തിൽ അവർ ആയിരുന്നത് കെട്ടിച്ചമച്ചുണ്ടാക്കുക (25) അപ്പോൾ (എന്നാൽ) എങ്ങിനെയായിരിക്കും അവരെ നാം ഒരുമിച്ചു കൂട്ടിയാൽ ഒരു ദിവസത്തിലേക്ക് സന്ദേഹമില്ലാത്ത ِ هي ِ ف അതിൽ നിറവേറ്റിക്കൊടുക്ക പ്പെടുകയും ചെയ്യും لُّ ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് ْ ُ ഫ َ و അവർ, അവരാകട്ടെ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല തൗറാത്തിന്റെയും ഇൻജീലിന്റെയും അനുയായികളെന്ന് അവകാശപ്പെടുന്ന വേദക്കാർ,അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന വിഷയത്തിൽ തേ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള വിധികളെ സ്വീകരിക്കാൻ ബാധ്യസ്ഥരാണ്. ന്നിട്ടും അതിന് അവരെ ക്ഷണിച്ചാൽ, ആ ക്ഷണം സ്വീകരിക്കാതെ പിന്മാറി കളയുന്നു. ഇത് ശിക്ഷാർഹവും തെറ്റുമാണെന്ന് അവർക്കറിയുകയും ചെയ്യാം. ഞങ്ങൾ എന്ത് തെ റ്റുകുറ്റം ചെയ്താലും കവിഞ്ഞ പക്ഷം നിശ്ചിത ദിവസത്തേക്കുമാത്രമെ ഞങ്ങൾ നരക ശിക്ഷ അനുഭവി ക്കേണ്ടിവരികയുള്ളൂവെന്നും മറ്റും നേരത്തെത്തന്നെ മതത്തിന്റെ പേരിൽ അവർ സ്വയം കെട്ടിച്ചമച്ചുവെച്ചിട്ടുണ്ട്. കാലാന്തരത്തിൽ അതൊക്കെ മതത -ത്വങ്ങളായി അവർ അംഗീകരിച്ചു വഞ്ചിതരാകുകയും ചെയ്തിരിക്കുന്നു; ഇതാണ് കാരണം. ഇത്തരം അന്ധവും അടിസ്ഥാനരഹിതവുമായ ധാരണകൾ വെച്ചുകൊണ്ടിരിക്കേണ്ടാ. എല്ലാവരെയും ഒരുമിച്ചുകൂട്ടി ഓരോരുത്തരുടെയും ചെയ്തികൾക്ക് യാ തൊരു അനീതിയും കൂടാതെ തക്കതായ നടപടി കൈകൊള്ളുന്ന ഒരു ദിവസം വരാ നുണ്ട്, അന്ന് അവർ ഖേദിക്കേണ്ടിവരും. ആ ഖേദം കൊണ്ട് ഒരു പ്രയോജനവും സിദ്ധിക്കുകയുമില്ല. അത് കൊണ്ട് ഇപ്പോൾ തന്നെ രക്ഷാമാർഗം തേടുകയാണ് അവർക്കു നല്ലത് എന്നൊക്കെ അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. (അൽപ ത ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയില്ലെന്ന് അവർ പറഞ്ഞതിന്റെ താൽപര്യം അൽബക്വറഃ 80 ലും വ്യാഖ്യാനത്തിലും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്).
3:26–27قُلِ ٱللَّهُمَّ مَٰلِكَ ٱلۡمُلۡكِ تُؤۡتِي ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
تُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِي ٱلَّيۡلِۖ وَتُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَتُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّۖ وَتَرۡزُقُ مَن تَشَآءُ بِغَيۡرِ حِسَابٖ
(26) (നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവർക്ക് നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരിൽ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശി ക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാ കുന്നു. (27) നീ രാത്രിയെ പകലിൽ കടത്തുകയും, പകലിനെ രാത്രിയിൽ കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിർജ്ജീവിയിൽ നിന്ന് പുറത്തുവരു ത്തുകയും, നിർജ്ജീവിയെ ജീവിയിൽ നിന്ന് പുറത്തുവരുത്തുകയും ചെയ്യു ന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ കണക്കി ല്ലാതെ നൽകുകയും ചെയ്യു ന്നു. (26) ق ُ ل ِ നീ പറയുക َّ ُ الل ّ َ അല്ലാഹുവേ രാജത്വ (രാജാധിപത്യ)ത്തിന്റെ ഉടമസ്ഥനേ നൽകുന്നു രാജത്വത്തെ നീക്കം ചെയ്യുകയും ചെയ്യുന്നു രാജത്വത്തെ ഉദ്ദേശിക്കുന്നവരിൽ നിന്ന് പ്രതാപത്തിലാക്കുക (പ്രതാപം നൽകുക)യും ചെയ്യുന്നു ഉദ്ദേശിക്കുന്നവരെ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു ഉദ്ദേശിക്കുന്നവരെ നിന്റെ കയ്യിലാണ് ഗുണം إ ِ ن َّ ك َ നിശ്ചയമായും എല്ലാകാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു (27) കടത്തുന്നു الل ّ َ ي ْ ل َ രാത്രിയെ َّ َ ار ِ في ِ മلا പകലിൽ കടത്തുകയും ചെയ്യുന്നു َّ َ ار َ മلا പകലിനെ الل രാവിൽ പുറപ്പെടുവിക്കുകയും ചെയ്യുന്നു ََّ ْ لا ജീവിയെ നിർജ്ജീവമായതിൽനിന്ന് നിർജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു ജീവനുള്ളതിൽനിന്നു നൽകുകയും ചെയ്യുന്നു, ഉപജീവനം നൽകുന്നു ഉദ്ദേശിക്കുന്നവർക്ക് കണക്കു കൂടാതെ പ്രവാചകത്വം, പ്രതാപം, രാജത്വം ആദിയായവ തങ്ങളുടെ കുത്തകാവകാശമാ യി ഗണിക്കുകയും ആഭിജാത്യത്തിൽ ദുരഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് വേദക്കാർ. സത്യ നിഷേധത്തിനും ധിക്കാരത്തിനും അവരെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന കാരണവും അതാകുന്നു. അത്തരം വാദങ്ങൾക്കുള്ള ഖണ്ഡനമാണ് ഈ വചനങ്ങൾ. സത്യവിശ്വാസികൾ ദാരിദ്യ്രവും ബുദ്ധിമുട്ടും അനുഭവിച്ചുകൊണ്ടിരിക്കു മ്പോൾ, അവരുടെ ശത്രുപക്ഷങ്ങൾ സുഖാഡംബരങ്ങളിലും പ്രതാപത്തിലും കഴിഞ്ഞുകൂടുന്നു. സത്യവിശ്വാസികളാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെങ്കിൽ അവർക്കല്ലേ ജീവി ത സുഖസൗകര്യങ്ങളും കഴിവും കൂടുതൽ ലഭിക്കേണ്ടത്? അവിശ്വാസികളിൽ നിന്നുണ്ടാകാറുള്ള ചോദ്യത്തിനു മറുപടിയും ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു. അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്യുന്ന പ്രാർത്ഥനാരൂപത്തിലാണ് ബാഹ്യത്തിൽ ഈ വചനങ്ങളെങ്കിലും മേൽ ചൂണ്ടിക്കാട് ടിയ സംഗതികൾ അതിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നതിൽ സംശയമില്ല. അതെ,മഹത്തായ ഒരു പ്രാർത്ഥനയും, തത്വപരമായ കുറെ യാഥാർത്ഥ്യങ്ങളും ഈ വചനങ്ങൾ മുഖേന അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു. ഈ വചനങ്ങൾ മുഖേന പ്രാർത്ഥന ചെയ് താൽ ഉത്തരം കിട്ടാതിരിക്കുകയില്ലെന്നു കാണിക്കുന്ന ചില ഹദീഥുകൾ ത്വബ്റാനി (റ) യും മറ്റും ഉദ്ധരിച്ചിട്ടുളളതും പ്രസ്താവ്യമാണ്. ഒരു വ്യാഖ്യാനത്തിന്റെ സഹായം കൂടാതെതന്നെ ഈ വചനങ്ങളിലെ ആശയം വ്യക്തമാണ്. അവയുടെ രത്നച്ചുരുക്കം ഇങ്ങിനെ മനസ്സിലാക്കാം. അല്ലാഹുവേ , എല്ലാ വിധത്തിലുള്ള സ്ഥാനപദവികളും നന്മകളും കനിഞ്ഞേകുന്നതും, അവ എടുത്തുകളയുന്നതും, രാപകലുകളെ നിയന്ത്രിക്കുന്നതും, ജീവികളും നിർ ജ്ജീവ വസ്തുക്കളുമാകുന്ന എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നതും നീ യാകുന്നു. എല്ലാം നിന്റെ മാത്രം ഉടമയിലും നിയന്ത്രണാധികാരത്തിലും ഉൾപ്പെട്ടതാകുന്നു. നിന്റെ ഉദ്ദേശ്യവും പരിപാടിയും അനുസരിച്ചല്ലാതെ ന്നും സംഭവിക്കുകയില്ല. നിന്നെ കൂടാതെ മറ്റാർക്കും അതിലൊന്നും പങ്കോ അവകാശമോ ഇല്ല. അത് കൊണ്ട് നിന്റെ ഔദാര്യവും കൃപാകടാക്ഷവും ഞങ്ങളിൽ വർഷി പ്പിക്കേണമേ! രാത്രിയെ പകലിലും പകലിനെ രാത്രിയിലും കടത്തുക എന്നു പറഞ്ഞതിന്റെ സാരം രാത്രി കുറയുമ്പോൾ ആ കുറവ് പകലിൽ വർദ്ധിപ്പിക്കുകയും, പകൽ കുറ യുമ്പോൾ ആ കുറവ് രാത്രിയിൽ വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാകുന്നു. അസ്തമയത്തെതുടർന്നു പകൽ രാത്രിയിലും, പ്രഭാതത്തെതുടർന്ന് രാത്രി പകലിലും ലയിച്ചു പോകുന്നതിനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. (ഇതിനെപ്പറ്റി സൂറഃ ഹജ്ജ് 61, ലുക്വ്മാൻ 29 മുതലായ സ്ഥലങ്ങളിൽ വിവരിച്ചത് നോക്കുക) ജീവികളിൽ നിന്ന് നിർജ്ജീവ വസ്തുക്കളെയും നിർജ്ജീവ വസ്തുക്കളിൽ നിന്ന് ജീവ വസ്തുക്ക ളെയും ഉണ്ടാക്കുന്നതിനെപ്പറ്റി പ്രത്യേകമൊന്നും പറയേണ്ടതില്ല. ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനും, മനുഷ്യനിൽ നിന്ന് ഇന്ദ്രിയവും, വിത്തിൽ നിന്ന് ചെടിയും, ചെടിയിൽ നിന്ന് വിത്തും, പക്ഷിയിൽ നിന്ന് മുട്ടയും, മുട്ടയിൽ നിന്ന് പക്ഷിയും, വളത്തി ൽ നിന്ന് പുഴുവും, പുഴുവിൽ നിന്ന് വളവും അങ്ങനെ കണക്കറ്റ ഉദാഹരണങ്ങൾ നിത്യവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം ബാഹ്യമായ ചില കാരണങ്ങൾ മനുഷ്യർക്ക് എണ്ണിപ്പറയാൻ സാധിച്ചേക്കുമെങ്കിലും വാസ്തവത്തിൽ ആ കാരണങ്ങൾക്ക് കാരണവും അവയെ വ്യവസ്ഥചെയ്തു നിയന്ത്രിക്കുന്നതും അല്ലാഹുവാണല്ലോ. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുമെന്നും, അവൻ ഉദ്ദേശിക്കുന്നവരിൽനിന്നു അവ ൻ നീക്കിക്കളയുമെന്നും പറഞ്ഞതിന് തന്നെ ഭൂതവർത്തമാനകാല ചരിത്രം - വ്യക്തി വ്യത്യാസമോ, സമൂഹ വ്യത്യാസമോ കൂടാതെ - ധാരാളക്കണക്കി ൽ ഉദാഹരണങ്ങൾ കാണാവുന്നതാണ്. നൂറുകണക്കിലും ആയിരക്കണക്കിലും കൊല്ലക്കാലം അതീവ പ്രതാപവും പ്രശസ്തിയും പാരമ്പര്യവുമായി നിലനിന്നു പോന്ന സമൂഹങ്ങൾ പെട്ടന്ന് നിന്ദ്യന്മാരിൽ നിന്ദ്യൻമാരും ലോകം മുഴുവൻ കീർത്തി മുദ്രനേടിയ വമ്പന്മാർ പെട്ടന്നു ലോകദൃഷ്ട്യാ അധമന്മാരിൽ അധമൻമാരുമായി മാറുന്ന തും, ഇതിനു വിപരീതം സംഭവിക്കുന്നതും എക്കാലത്തും അനുഭവത്തിൽ കാണാറുള്ള കാഴ്ചകളാണല്ലോ. അതെ, എല്ലാം അല്ലാഹുവിന്റെ സൃഷ്ടി. എല്ലാം അവന്റെ കൽപ്പന
3:28لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٰلِكَ فَلَيۡسَ مِنَ ٱللَّهِ فِي شَيۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةٗۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَإِلَى ٱللَّهِ ٱلۡمَصِيرُ
(28) സത്യ വിശ്വാസികൾ സത്യവി ശ്വാസികളെയല്ലാതെ അവിശ്വാസിക ളെ മിത്രങ്ങളാക്കി വെക്കരുത്. ആരെ ങ്കിലും അത് ചെയ്യുന്ന പക്ഷം, അവൻ അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; ധ അവന് അല്ലാഹുവു മായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല പ അവരെക്കുറിച്ച് നിങ്ങൾ ഒരു (തരം) സൂക്ഷ്മത പാലിക്കൽ എന്നുള്ളതല്ലാതെ. ധ അതിന്വിരോധ മില്ല പ അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങ ളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളു ടെ തിരിച്ചു വരവ്. (28) ആക്കിവെക്കരുത് സത്യവിശ്വാസികൾ അവിശ്വാസിക മിത്രങ്ങൾ,കാര്യകർത്താക്കൾ കൂടാതെ(അല്ലാതെ) സത്യവിശ്വാ സികളെ ആരെങ്കിലും(വല്ലവരും) ചെയ്താൽ ذ َ ل ِ ك َ അത് (അങ്ങിനെ) എന്നാൽ അവനല്ല َ ن ِ م ِ َّ اللها അല്ലാഹുവിനെ സംബന്ധിച്ച്, അല്ലാഹുവിനോട് ഒരു കാര്യത്തിലും(ഒന്നിലും) നിങ്ങൾസൂക്ഷ്മത അവരെ ക്കുറിച്ച് ت ُ ق َ اة ً ഒരുസൂക്ഷ്മത(കാവൽ) നിങ്ങളെതാക്കീത് ചെയ്യുന്നു, ജാഗരൂകരാക്കുന്നു ُ َّ اللها അല്ലാഹു തന്നെക്കുറിച്ച്തന്നെ اللها അല്ലാഹുവിങ്ക ലേക്കാണ് തിരിച്ചെത്തൽ, പര്യവസാനം. അവിശ്വാസികളായ വ്യക്തികളോടോ സംഘങ്ങളോടോ സ്നേഹബന്ധം സ്ഥാപിച്ചുകൊണ്ട് സത്യവിശ്വാസികൾ അവരെ മിത്രങ്ങളും കൈകാര്യക്കാരുമായി സ്വീകരിക്കുന്നതിനെ അല്ലാഹു കർശനമായി വിരോധിക്കുന്നു. അങ്ങനെ ചെയ്യു ന്നവർക്ക് അല്ലാഹുവുമായി യാതൊരു അല്ലാഹുവിൽ നിന്ന് അവന് കരുണയും സ്നേഹവും പ്രതീക്ഷിക്കുവാനില്ല - എന്ന് കനത്ത താക്കീതും നൽ കുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് വല്ല ആപത്തോ അസഹനീയമായ അക്രമമോ മർദ്ദനങ്ങളോ ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്ന പക്ഷം, അതിൽ നിന്ന് രക്ഷപ്രാപി ക്കാനുള്ള ഒരു കരുതലെന്ന നിലക്ക് പ്രത്യക്ഷത്തിൽ അവരുമായി മൈത്രിയും സ്നേഹബന്ധവും സ്ഥാപിക്കുന്നതിന് വിരോധമില്ലെന്നും അറിയിക്കുന്നു. പക്ഷേ , ആ ബന്ധം പരിധിയിൽ കവിയുകയോ, ആവശ്യത്തിലധികമായി തീരുകയോ ചെയ്യുന്നത് സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അല്ലാഹുനടപടി എടുക്കുമെന്നും കൂടി ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു. ശത്രുപക്ഷക്കാരുമായുള്ള അണഞ്ഞ ബന്ധം ഇസ്ലാമിനും മുസ്ലിംകൾക്കും ദ്രോഹകരമായിത്തീരുമെന്നുള്ളതാണ് ഈ വിഷയത്തിൽ ഇത്രയും കർശനമായ താക്കീതിന് കാരണം. മാത്രമല്ല, സ്വന്തം മതത്തിന്റെയും സമുദായത്തിന്റെയും നന്മക്കുവേണ്ടത്ര വില കൽപിക്കുന്നില്ലെന്നും ശത്രുക്കളുടെ നിലപാടുമായി പൊരുത്തപ്പെടുന്നുവെന്നുമാണല്ലോ അവരെ മിത്രങ്ങളായി കരുതുന്നതിന്റെ അർത്ഥം. അല്ലാഹുപറയുന്നു: "ഹേ വിശ്വസിച്ചവരേ, നിങ്ങൾ യഹൂദികളെയും ക്രിസ്ത്യാനികളെയും മിത്രങ്ങളാക്കി വെക്കരുത്. അവരിൽ ചിലർ ചിലരു ടെ (അവർ തമ്മതമ്മിൽ) മിത്രങ്ങളത്രെ. നിങ്ങളിൽനിന്ന് ആരെങ്കിലും അവരെ മിത്രങ്ങളാക്കു ന്ന പക്ഷം അവ ൻ :51) "അവിശ്വസിച്ചവരി ൽ ചിലർ ചിലരുടെ മിത്രങ്ങളാകുന്നു' (നിങ്ങൾക്ക് അവർ മിത്രങ്ങളല്ല) അങ്ങിനെ നിങ്ങ ൾ ചെയ്യാത്ത പക്ഷം ഭൂമിയിൽ കുഴപ്പവും വലിയ നാശവും ഉണ്ടാകുന്നതാണ്'. (അൻഫാൽ:73) "ഹേ വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവു മായവരോട് സ്നേഹം കാട്ടിക്കൊണ്ട് അവരെ നിങ്ങൾ (മുംതഹ നഃ :1) ഈ വചനത്തിന്റെ പൂർണഭാഗവും വ്യാഖ്യാനവും സുറ: മുംതഹനഃയിൽ നോക്കു ന്നത് സന്ദർഭോചിതമായിരിക്കും: (റ) പ്രസ്താവിച്ചതായി ഇമാംബുഖാരി (റ)ഉദ്ധരിക്കുന്നു; ചില ജനങ്ങളുടെ മുഖത്ത് ഞങ്ങൾ (ചിരിച്ച്) പല്ലുകാട്ടും . ഞങ്ങളുടെ ഹൃദയങ്ങൾ ശപിക്കുന്നുമുണ്ടായിരിക്കും. അതായത് ഞങ്ങളുടെ ശത്രുക്കളിൽ ചി ലരെ കാണുമ്പോൾ ഞങ്ങളുടെ മനസ്സിൽ അവരോട് വെറുപ്പും മന്ന് സാരം. ഈ വചനത്തിൽ (സൂക്ഷ്മത കാണിക്കുക) എന്നു പറഞ്ഞതിന്റെ വ്യാഖ്യാനമായി നിന്ന് ഇമാം ഥൗരി (റ) മുതലായവർ ഇങ്ങനെ ഉദ്ധരിക്കുന്നു: പ്രവൃത്തികൊണ്ടല്ല സൂക്ഷ്മത. നാവ് കൊണ്ട് മാത്രമാണ് സുക്ഷ്മത' അതാ യത്, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹം പ്രകടിപ്പിക്കുകയല്ലാതെ, ഹൃ ദയം ഇണങ്ങികൊണ്ടുള്ളസ്നേഹമോ സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളോ ഉണ്ടായിക്കൂടാ എന്ന് സാരം. ഗത്യന്തരമില്ലാത്ത ഘട്ടത്തിൽ ഹൃദയത്തിൽ സത്യവിശ്വാസം ഉറപ്പിച്ചുകൊണ്ട് കുഫ്റിന്റെ വല്ല വാക്കുകളും പറയേണ്ടിവന്നാൽ അതിന് വിരോധമില്ലെന്ന് (സൂറഃ: നഹ്ൽ 106 ൽ ) ല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്ലിംകളുമായി ശത്രുതവെച്ചുപുലർത്തിപോരുകയും, തക്കം കിട്ടിയാ ൽ ഉപദ്രവിക്കുവാനും അക്രമിക്കുവാനും വട്ടംകൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവിശ്വാസികളെക്കുറിച്ചാണ് മേൽ പ്രസ്താവിച്ചതെല്ലാം എന്ന് പ്രത്യേകം ഓർമിച്ചിരിക്കേണ്ടതാകുന്നു. മനസ്സിൽ ശത്രുത ഒളിച്ചുവെക്കുകയോ പുറമെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയോ ചെയ്യാതെ അന്യോന്യം നല്ലനിലയിൽവർത്തിച്ചുപോരുന്ന അവിശ്വാസികളോട് മുസ്ലിംകൾ അങ്ങോട്ടും സ്നേഹത്തിലും സൗഹാർദ്ദത്തി ലും തന്നെ വർത്തിക്കേണ്ടതാകുന്നു. സൂറതുൽ മുംതഹനഃ 8, 9 വചനങ്ങളിൽ അല്ലാഹു ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അമുസ്ലിംകളുമായി ഇടപെടുന്നതു സംബന്ധിച്ച് കൂടുതൽ വിവരം ആ വചനങ്ങളിലും അവയുടെ വ്യഖ്യാനത്തിലും കാണാവുന്നതാണ്. അവിടെ നോക്കുക.
3:29–30قُلۡ إِن تُخۡفُواْ مَا فِي صُدُورِكُمۡ أَوۡ تُبۡدُوهُ يَعۡلَمۡهُ ٱللَّهُۗ وَيَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
يَوۡمَ تَجِدُ كُلُّ نَفۡسٖ مَّا عَمِلَتۡ مِنۡ خَيۡرٖ مُّحۡضَرٗا وَمَا عَمِلَتۡ مِن سُوٓءٖ تَوَدُّ لَوۡ أَنَّ بَيۡنَهَا وَبَيۡنَهُۥٓ أَمَدَۢا بَعِيدٗاۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ
(29) നീ പറയുക! നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിലുള്ളത് നിങ്ങൾ മറച്ചു വെച്ചാലും, അല്ലെങ്കിൽ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയി ലുള്ളതും അവൻ അറിയുന്നു. അല്ലാഹു എല്ലാകാര്യത്തിനും കഴി വുള്ളവനുമാകുന്നു. (30) എല്ലാ (ഓരോ) ആത്മാവും (തന്നെ), അതു നന്മയായിട്ട് എന്ത് പ്രവർത്തിച്ചുവോ അതിനെ ഹാജരാക്ക (തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെ ത്തുന്ന ദിവസം! അത് ധ ഓരോ ആത്മാവും പ തിന്മ യായിട്ട് എന്ത് പ്രവർത്തിച്ചുവോ, തന്റെ യും അതിന്റെയും ധ ആ ആത്മാവിന്റെ യും ആ തിന്മയുടെയും പ ഇടയിൽ വി ദൂരമായ അകലം ഉണ്ടായിരുന്നെങ്കിൽ (നന്നായേനേ)! എന്ന് അത് കൊതി ക്കുകയും ചെയ്യും. അല്ലാഹു അവനെ ക്കുറിച്ചുതന്നെ (ജാഗരൂകരായിരിക്ക ണമെന്ന്)നിങ്ങളെ താക്കീത് ചെയ്യു ന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു. (29) ق ُ ل ْ നീ പറയുക നിങ്ങൾ മറച്ചുവെച്ചാൽ നിങ്ങളുടെ നെഞ്ചു കളിലുള്ളത്, അല്ലെങ്കിൽ നിങ്ങളതു വെളിപ്പെടുത്തിയാലും അതറിയു ന്നതാണ് ُ َّ اللها അല്ലാഹു അവൻ അറിയുകയും ചെയ്യും الس ആകാശങ്ങളിലുള്ളത് الأر ഭൂമിയിലുള്ളതും ُ َّ اللها َ و അല്ലാഹുവാകട്ടെ എല്ലാകാര്യത്തിന്നും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു (30) ي َ و ْ م َ ദിവസം ت َ ج ِ د ُ കെണ്ടത്തുന്ന لُّ എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും അത് പ്രവർത്തിച്ചത് നന്മയായി م ُ ح ْ ض َ رًا ഹാജരാക്ക(തയ്യാറാക്ക)പ്പെട്ടതായി അത് എന്ത് പ്രവർത്തിച്ചുവോ അത് തിന്മയായിട്ട് ت َ و َ د ُّ അത് കൊതിക്കും ഉണ്ടായി (ആയിരുന്നെങ്കിൽ) അതിന്റെ(തന്റെ) ഇടയിൽ അതിന്റെ ദിവസത്തിന്റെ)യും ഇടയിൽ വിദൂരമായ നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു ُ َّ اللها അല്ലാഹു തന്നെക്കുറിച്ച് തന്നെ ُ َّ اللها َ و അല്ലാഹു ٌ فو ُ ء َ ر വളരെ കനിവുള്ളവനാണ് അടിയാന്മാരെപ്പറ്റി, അടിയാന്മാരോട് വ്യാകരണപരമായി നോക്കുമ്പോൾ ' , വരെയുള്ളതെല്ലാം ചേർന്നു ഒരു വാക്യമായും, മുതൽ രണ്ടാമത്തെ വാക്യം ആരംഭിക്കുന്നതായും വരാവുന്നതാണ്. അപ്പോൾ ഒന്നാമത്തെ വാക്യത്തിന് ഇങ്ങിനെ അർത്ഥം പറയാം: "എല്ലാ ഓരോ ആത്മാവും -അഥവാ വ്യക്തിയുംനന്മയായിട്ട് എന്ത് അതും തിന്മയായിട്ട് എന്ത് പ്രവർത്തിച്ചുവോ അതും ഹാജരാക്കപ്പെട്ടതായി അതു കെണ്ടത്തുന്ന ദിവസം! ഇതു ക്വിയാമത്തു നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. ഇഹത്തിൽ വെച്ചു ചെയ്ത എല്ലാ നൻമതിന്മകളും മുമ്പിൽ കാണുന്ന ദിവസമാണ ല്ലോ അത.് രണ്ടാമത്തെ വാക്യത്തിന്റെ അർത്ഥം ഇങ്ങിനെയും പറയാം: "അതിനും അതിനുമിടയിൽ അഥവാ ആത്മാവിനും ആ ദിവസത്തിനുമിടയിൽ - വിദൂരമായ അകലം ഉണ്ടായിരുന്നെങ്കിൽ (നന്നായേനേ) എന്ന് കൊതിക്കും' രണ്ടായാലും തിന്മ പ്രവർത്തിച്ചവർ ക്വിയാമത്ത് നാളിൽ അതുമൂലം തീരാദുഃഖത്തിലായിത്തീരു മെന്ന് സാരം.
3:31–32قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ
قُلۡ أَطِيعُواْ ٱللَّهَ وَٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ لَا يُحِبُّ ٱلۡكَٰفِرِينَ
(31) നീ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നു ണ്ടെങ്കിൽ, വിൻ; (എന്നാൽ)അല്ലാഹുനിങ്ങളെ സ്നേഹിക്കുകയും, നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരു കയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും,കരുണാ നിധിയുമാകുന്നു. (32) നീ പറയുക: "നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിൻ' എന്നിട്ട് അവർ തി രിഞ്ഞുകളയുന്നപക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്നേഹിക്കുന്നതല്ല. (31) ق ُ ل ْ നീ പറയുക നിങ്ങളാകുന്നുവെങ്കിൽ اللها അല്ലാഹുവിനെ സ്നേഹിക്കുന്നു(വെങ്കിൽ) എന്നാൽ നിങ്ങൾ എന്നെ പിൻപറ്റുവിൻ اللها അല്ലാഹു നിങ്ങളെ സ്നേഹിക്കും അവൻ പൊറുത്തു തരുകയും ചെയ്യും ل َ ُ م ْ ر നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങളെ ُ َّ اللها അല്ലാഹു വളരെ പൊറുക്കുന്നവനാണ് ٌ ധ ر َ ح ِ കരുണാനിധിയുമാണ് (32) . ق ُ ل ْ നീ പറയുക اللها നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ و َ الر ّ َ س ُ ول َ റസൂലിനെയും എന്നിട്ടവർ തിരിഞ്ഞുകളഞ്ഞെങ്കിൽ اللها എന്നാൽ നിശ്ചയമായും അല്ലാഹു അവൻ സ്നേഹിക്ക(ഇഷ്ടപ്പെടുക)യില്ല അവിശ്വാസികളെ ഞങ്ങൾ അല്ലാഹുവിന്റെ മക്കളും ഇഷ്ടക്കാരുമാണ് എന്നു വാദിക്കുന്ന ജൂതരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ അല്ലാഹുവിന്റെ സാമീപ്യം സമ്പാദിക്കുവാൻ വേണ്ടിയാണെന്ന ഭാവേനപ്രത്യക്ഷമായോ പരോക്ഷമായോ ല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ, ഞങ്ങളാണ് യഥാർത്ഥത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നവരെന്ന് വാദിച്ചുകൊണ്ട്, നബിചര്യകളും, നബിവചനങ്ങളും അവഗണിച്ചു പുറംതള്ളുന്ന "അഹ്ലുൽ എന്നു പറയപ്പെടുന്നവർ, എന്നിങ്ങനെയുള്ളവർക്കെല്ലാം തക്കതായ ഖണ്ഡനം ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു. റസൂലിനെ അനുസരിക്കുകയും റസൂലിന്റെ മാർഗം പിൻപറ്റുകയും ചെയ്യാത്തവർ അല്ലാഹു ഇഷ്ടപ്പെടാത്ത വിഭാഗം -4 അവിശ്വാസികളാകുന്നുവെന്നത്രെ അവസാനത്തെ വചനം കാണിക്കുന്നത്. റസൂലി നെ അനുസരിക്കുകയെന്ന കാര്യം ചില ലഘു ബുദ്ധികൾ വിചാരിക്കുന്ന പോലെ - കേവലം ഒരു നിസ്സാര വിഷയമൊന്നുമല്ല. മുൻകഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും എല്ലാ റസൂലുകളും നബി യെ പിൻപറ് റി നടക്കുവാൻ ബാധ്യസ്ഥരാകുമായിരുന്നു. അത്രയും ഗൗരവപ്പെട്ടതാണ് ആ വിഷയം. ഇതിനെപ്പറ്റി താഴെ 81-ാം വചനത്തിൽ കൂടുതൽ വിവരം കാണാവുന്നതാണ്. ( " + 5 6 ) സൂറത്തുൽ ഫാതിഹഃയിൽവെച്ചു മുമ്പ് വിവരിച്ചതുപോലെ, സ്നേഹത്തിൽ നിന്നാണ് ഭയഭക്തിയുടെയും അനുസരണത്തിന്റെയും ബഹുമാനത്തിന്റെയും ഉൽഭവം. അല്ലാഹുവിനെ വാദിക്കുന്ന ഏവരും നബി തിരുമേനി കാണിച്ചുതന്ന മാർഗം സ്വീകരിക്കുവാൻ ബാധ്യസ്ഥരാകുന്നു. അത്കൊണ്ടാണ് ഒരു ഹദീഥിൽ നബി ഇങ്ങിനെ പറഞ്ഞത്: "ഏതൊരു പ്രകാരത്തിലാണോ നമ്മുടെ കാര്യം, അപ്രകാരമല്ലാത്ത ഒരു പ്രവർത്തി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തള്ളപ്പെട്ടതായിരിക്കും' (ബു). അല്ലാഹുവിനെ വാദം സാക്ഷാൽകരിക്കുന്നത് റസൂൽ തിരുമേനി യുടെ ചര്യ സ്വീകരിക്കുന്നത് വഴിയാണ്. അങ്ങനെ ചെയ്യുന്നവരെയാണ് അല്ലാഹുവും സ്നേഹിക്കുക. മാത്രമല്ല, ട പാപങ്ങൾ അവൻ പൊറുത്തുകൊടുക്കുകകൂടി ചെയ്യും. അല്ലാഹുവിനെ അനുസ രിക്കലും റസൂലിനെ അനുസരിക്കലും ഭിന്നമല്ല. രണ്ടും ഒന്നു തന്നെയാകുന്നു. ക്കയാണ് അല്ലാഹു പറഞ്ഞതിന്റെ സാരം. വേറൊരിടത്ത് അല്ലാഹു പറയുന്നു: االله (റസൂലിനെ ആർ അനുസരിക്കുന്നുവോ അവൻ അല്ലാഹുവി നെ അനുസരിച്ചു. : 80)
3:33–34۞إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ
ذُرِّيَّةَۢ بَعۡضُهَا مِنۢ بَعۡضٖۗ وَٱللَّهُ سَمِيعٌ عَلِيمٌ
(33) നിശ്ചയമായും അല്ലാഹു, ആദ മിനെയും, നൂഹിനെയും, ഇബ്റാഹീം, കുടുംബത്തെയും, ഇംറാൻ കുടുംബ ത്തെയും ലോകരിൽ (ഉൽകൃഷ്ടരാ ക്കി) തിരഞ്ഞെടുത്തിരിക്കുന്നു; (34) (അതെ) ചിലർ (മറ്റു) ചിലരിൽ നിന്നുള്ള സന്തതികളായികൊണ്ട്. അല്ലാഹു (എല്ലാം) കേൾക്കുന്നവനാ ണ്, അറിയുന്നവനാണ്. (33) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാൻ കുടുംബത്തെയും ലോകരിൽ (34) സന്തതികളായി കൊണ്ട് അവയിൽ ചിലർ ചിലരിൽ നിന്നാകുന്നു ُ َّ اللها അല്ലാഹു കേൾക്കുന്നവനാണ് ٌ ധ ع َ ل ِ അറിയുന്നവനാണ് സൂറത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ ആദ്യം മുതൽ എൺപതിൽ പരം വചനങ്ങൾ മുഴുവനും നജ്റാനിൽ നിന്നു വന്ന ക്രിസ്തീയ നിവേദക സംഘത്തെതുടർന്ന് അവതരിച്ചതായിരുന്നാലും അല്ലെങ്കിലും ശരി, ഈ വചനങ്ങ ളിലും തുടർന്നുളള ഏതാനും വചനങ്ങളിലും പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യപിതാവും, ഒന്നാമത്തെ പ്രവാചകനുമാണല്ലോ ആദം നബി (അ). അദ്ദേഹത്തിന് ശേഷം അറിയപ്പെ ട്ട ഒന്നാമത്തെ റസൂലാണ് നൂഹ് നബി(-അ). അനന്തരം നിയുക്തരായ റസൂലു -കളുടെ ചരിത്രത്തിൽ പല നിലക്കും മഹത്തായ സ്ഥാനപദവികൾ ലഭിച്ച പ്രവാചകവര്യനാണ് ഇബ്റാഹീം നബി (-അ). അദ്ദേഹത്തിന്റെ സന്താന പരമ്പരകളത്രെ അറബികളും. ഒരു പ്രധാന ശാഖയാണ് ഇംറാൻ കുടുംബം (ആലു ഇംറാൻ) ഇവർക്കെല്ലാം അതതു കാലത്തുള്ള ഇതര ജനങ്ങളെക്കാൾ അല്ലാഹു ശ്രേഷ്ഠത നൽകിയിരിക്കുന്നുവെന്നു സാരം. ഇംറാൻ ( 6 7 ) എന്നു പറഞ്ഞത് മൂസാ, ഹാറൂൻ (അ) എന്നീ നബിമാരുടെ പിതാവായ ഇംറാനാണെന്നും ഇംറാൻ കുടുംബം എന്ന വാക്കിൽ അവർ പരും ഉൾപ്പെടുമെന്നുമാണ് ചിലരുടെ അഭിപ്രായം. ഈസാ നബി(അ)യുടെ മാതാവായ മർയം ബീവിയുടെ പിതാവായ ഇംറാനും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റൊരു അഭിപ്രായം. തുടർന്നുള്ള വചനങ്ങളിലെ പ്രധാന പ്രതിപാദ്യവിഷ യം ഈസാ (അ) നെക്കുറിച്ചാണെന്ന വസ്തുതയും "ഇംറാന്റെ സ്ത്രീ പറഞ്ഞപ്പോൾ' എന്നുള്ള അടുത്ത വചനത്തിന്റെ തുടക്കവും നോക്കുമ്പോൾ, ഈ രണ്ടാമത്തെ ആഭിപ്രായത്തിനാണ് മുൻഗണന കാണുന്നത്. ഇംറാന്റെ സ്ത്രീ എന്നതിനും ഇംറാന്റെ കുടുംബത്തിൽ പെട്ട ഒരുസ്ത്രീ എന്നാണ് ഒന്നാമത്തെ അഭിപ്രായക്കാർ അർത്ഥമാക്കുന്നത്. ഇതത്ര നന്നായി തോന്നുന്നില്ല. ഏതായാലും തുടർന്നുള്ള വചനങ്ങളിൽ ഈസാ, സക്കരിയ്യ, യഹ്യാ (അ) എന്നീ നബിമാരെ കുറിച്ചുള്ള പ്രസ്താവനകൾക്കു ഒരു മുഖവുരയെന്നോണമാണ് ഈ വചനങ്ങൾ നിലകൊള്ളുന്ന ത്. ആദം (അ) തൊട്ട് ഇംറാൻ കുടുംബംവരെയും അതിനു ശേഷവുമുള്ള എല്ലാ ചരിത്രങ്ങളും സവിശദം അല്ലാഹുവിനറിയാമെന്നുള്ള ഒരു സൂചന, അല്ലാഹു ല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് ( : " ) എന്ന അവസാനത്തെ വാക്യത്തിൽ ഉള്ളതായി കാണാവുന്നതാണ്. ( 8 " )
3:35إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ
(35) ഇംറാന്റെ സ്ത്രീ (ഭാര്യ) പറ ഞ്ഞ സന്ദർഭം (ഓർക്കുക): എന്റെ റ ബ്ബേ എന്റെ വയറ്റിലുള്ളതിനെ ധ ഗർഭ സ്ഥശിശുവെ പ സ്വതന്ത്രമാക്കപ്പെട്ട നിലയിൽ ഞാൻ നിനക്ക് (നേർച്ച) നേർ ന്നിരിക്കുന്നു; ആകയാൽ, നീ എന്നിൽ നിന്ന് (അത്) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും, അറിയു ന്നവനും (35) പറഞ്ഞ സന്ദർഭം ഇംറാന്റെ സ്ത്രീ ّ ِ ب َ ر എന്റെ റബ്ബേ നിശ്ചയമായും ഞാൻ നേർന്നിരിക്കുന്നു ل َ ك َ നിനക്ക് എന്റെ വയറ്റിലുള്ളതിനെ സ്വതന്ത്രമാക്കപ്പെട്ട നിലയിൽ അതിനാൽ നീ സ്വീകരിക്കേണമേ م ِ ن ِ ّ ي എന്നിൽ നിന്ന് നിശ്ചയമായും, നീ തന്നെ الس َّ م ِ يع ُ കേൾക്കുന്നവൻ അറിയുന്നവൻ മർയം ബീവി(അ)യുടെ മാതാവാണ് ഇംറാന്റെ ഭാര്യ. അവരുടെ പേർ ഹ ന്ന ( 2 )എന്നാണറിയപ്പെടുന്നത്. അവർക്ക് മക്കൾ ജനിച്ചിരുന്നില്ല; ഒരു കുട്ടിക്ക്േ വണ്ടി അവർ പ്രാർത്ഥിച്ചു. ഗർഭവതിയായപ്പോൾ ഗർഭസ്ഥശിശു ജനിച്ചാൽ അതിനെ ബൈത്തു ൽ മുക്വദ്ദസിലെ പരിചരണത്തി നും, അവിടെ ആരാധനാകർമങ്ങൾ നടത്തുന്നതിനും വേണ്ടി വഴിപാടാക്കുവാൻ നേർച്ചനേർന്നു; ഗർഭവതിയായിരുന്നപ്പോൾ തന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നൊക്കെ പലതും പ്രസ്താവിച്ചു കാണുന്നു. ബൈത്തുൽ മുക്വദ്ദസിലെ ശുശ്രുഷക്കു വേണ്ടി ആൺകുട്ടികളെ വഴിപാടാക്കുക അക്കാലത്ത് പതിവുണ്ടായി രുന്നു. അതനുസരിച്ചു ആ മഹതിയും അങ്ങിനെ ചെയ്തു. താൻ പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കാം. ആണായിത്തീരണമെന്ന ആഗ്രഹവും അവർക്കുണ്ടായിരിക്കാം, അതുകൊണ്ടായിരിക്കണം പ്രസവിക്കുംമുമ്പുതന്നെ അങ്ങി നെ നേർച്ചയാക്കിയതെന്നാണ് അടുത്ത വചനത്തിൽ നിന്ന് മനസ്സിലാകുന്നത്. സ്വതന്ത്രമാക്കപ്പെട്ടവനാക്കുക ( ; ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, പള്ളിയുടെ പരിചരണത്തിലും ആരാധനയിലുമല്ലാതെ മറ്റൊന്നിലും ശ്രദ്ധപതിക്കാത്തവനാക്കു ക എന്നത്രെ.
3:36فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّي سَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ
(36) എന്നിട്ട് അവൾ അതിനെ (ആപെൺകുട്ടിയെ) പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ റബ്ബേ, ഞാൻ അതിനെ പെണ്ണായി പ്രസവിച്ചു (വല്ലോ)!' --അവൾ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് താനും- "ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാൻ അവൾക്ക് "മർയം' എന്നുപേരുവെച്ചിരിക്കുന്നു; അവൾ ക്കും, അവളുടെ സന്തതികൾക്കും ആട്ടപ്പെട്ട (ശപിക്കപ്പെട്ട) പിശാചിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുകയും ചെയ്യുന്നു.' (36) എന്നിട്ടതിനെ (അവളെ) അവൾ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു എന്റെ റബ്ബേ നിശ്ചയമായും ഞാൻ അതിനെ (അവളെ) പ്രസവിച്ചു പെണ്ണായിട്ട് ُ َّ اللها അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ് അവൾ പ്രസവിച്ചതിനെപ്പറ്റി ആണല്ലതാനും. ആണല്ലല്ലോ ك َ الأن ْ ث َ ى പെണ്ണിനെപ്പോലെ നിശ്ചയമായും ഞാൻ അവൾക്ക് പേരു വെച്ചിരിക്കുന്നു മർയം എന്ന് ഞാൻ അവൾക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു ب ِ ك َ നിന്നോട്, നിന്നെക്കൊണ്ട് അവളുടെ സന്തതികൾക്കും الش പശാചിൽ നിന്ന് ِ ധ الر ّ َ ج ِ ആട്ടപ്പെട്ട (ശപിക്കപ്പെട്ട) ഇംറാന്റെ ഭാര്യ പ്രസവിച്ചു നോക്കുമ്പോൾ, കുട്ടി പ്രതീക്ഷക്കു വിരുദ്ധമാ യി പെണ്ണായിട്ടാണ് ജനിച്ചത്. "ഞാൻ പ്രസവിച്ചത് ഒരു പെൺകുട്ടിയായല്ലോ! ഉദ്ദേശിച്ച കാര്യത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരു പോലെയല്ലല്ലോ!' എന്ന് വർ സങ്കടപ്പെട്ടു. ഗർഭത്തിലുള്ള കുട്ടിയെ നേർച്ചനേർന്ന സ്ഥിതിക്ക് ആണായാലും പെണ്ണായാലും ആ നേർച്ചനിർവ്വഹിക്കണമല്ലോ. അതവർ നിർവ്വഹിക്കുകയും ചെയ്തു. കുട്ടിക്കു മർയം എന്നു പേരുവെക്കുകയും, മർയമിനും യക്കാവുന്ന സന്തതികൾക്കും പിശാചി ന്റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാൻ അവർ പ്രാർത്ഥിക്കുകയും ചെയ്തു. ُ َّ اللها (അവൾ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു) എന്ന വാക്യം ഇടക്കുവെച്ചു അല്ലാഹു പറഞ്ഞതാകുന്നു. പ്രസവിച്ച കുട്ടി ആണോ, പെണോ എന്നും, ഉദ്ദേശിച്ച വിഷ യത്തിൽ കുട്ടിപെണ്ണായതുകൊണ്ടുള്ള വിഷമം എന്തൊക്കെയാണെന്നും അതോടുകൂടി ആപെൺകുട്ടിക്ക് ഭാവിയിൽ പല ദൃഷ്ടാന്തങ്ങളും സംഭവിക്കാനിരിക്കുന്നുവെ ന്നുമൊക്കെ അല്ലാഹുവിന് നല്ലതുപോലെ അറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് ന പെൺകുട്ടിയാക്കി ജനിപ്പിച്ചതും, എന്നിങ്ങനെയുള്ള സൂചനകൾ ആ വാക്യത്തിൽ അടങ്ങിയിരിക്കുന്നു.
3:37فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ
(37) അങ്ങനെ, അവളുടെ റബ്ബ് അവളെ (മർയമിനെ) സ്വീകരണം സ്വീകരിച്ചു; അവളെ അവ ൻ ഒരു നല്ല ഉൽപാദനമായി ഉൽപാദിപ്പി (ച്ചുവളർത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു.അവളെ (സംരക്ഷിക്കുവാൻ) സക്കരിയ്യാക്കു അവൻ ഏൽപിച്ചു കൊടുക്കുകയും ചെയ്തു. സക്കരിയ്യാ മിഹ്റാബിൽ ധ പ്രാർത്ഥ നാമണ്ഡപത്തിൽ പ അവളുടെ അടുക്ക ൽ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കൽ (ചില) ആഹാരം കണ്ടെത്തുമായിരുന്നു അദ്ദേഹം പറഞ്ഞു: "മർയമേ, എവിടെനിന്നാണ് നിനക്കിതു (കിട്ടിയ ത്)?' അവൾ പറഞ്ഞു; "അതു അല്ലാഹു വിന്റെപക്കൽനിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്കു കണക്കില്ലാതെ നൽകുന്നതാണ്. (37) അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു ُّ َ ا َ ر അവളുടെ റബ്ബ് ഒരു സ്വീകരണം, സ്വീകരണം കൊണ്ട് ح َ س َ ن ٍ നല്ലതായ അവളെ ഉല്പാദി പ്പിക്കുക(വളർത്തുക) യും ചെയ്തു നല്ല ഒരു ഉൽപാദനമായി, നല്ല വളർത്തൽ അവളെ ഏറ്റെടുപ്പിക്കുക (ഏൽപിച്ചുകൊടുക്കുക) യും ചെയ്തു സക്കരിയ്യാക്ക് പ്രവേശിക്കുമ്പോഴൊക്കെയും അവളുടെ അടുക്കൽ സക്കരിയ്യ പ്രാർത്ഥനാ മണ്ഡപത്തിൽ و َ ج َ د َ അദ്ദേഹം കെണ്ടത്തി അവളുടെ അടുക്കൽ ആഹാരം അദ്ദേഹം പറഞ്ഞു മർയമേ എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് ه َ ذ َ ا ഇതു ْ ت َ لا َ ق അവൾ പറഞ്ഞു اللها അതു അല്ലാഹുവിന്റെ പക്കൽ നിന്നാണ് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ (ആഹാരം) നൽകുന്നു അവൻ ഉദ്ദേശിക്കുന്നവർക്കു ഒരു കണക്കും കൂടാതെ ആ മഹതിയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് മർയം(അ) നെ അവൻ കാത്തു സംരക്ഷിക്കുകയും ചെയ്തു. സൽസ്വഭാവം, വിശ്വാസദാർഢ്യം വിജ്ഞാനം, ഭയഭക്തി, അച്ചടക്കം, ചാരിത്യ്രശുദ്ധി ആദിയായ ഗുണങ്ങളോടുകൂടി അല്ലാഹു അവരെ വളർത്തിക്കൊണ്ടുവന്നു. ഇതിനൊക്കെ സഹായകമാകുമാറ് മർയം(അ) ന്റെ സംരക്ഷണ ഉത്തരവാദിത്വം സക്കരിയ്യ(അ) നെ ഏൽപ്പിക്കുകയും ചെയ്തു. അഥവാ 44-ാം വചനത്തിൽ കാണാവുന്നത് ലമർയമിനെ ഏറ്റടുക്കേണ്ടത് ആരാണെന്ന് തീരുമാനിക്കാൻ വേണ്ടി പുരോഹിത ന്മാ ർക്കിടയിൽ നടന്ന നറുക്കെടുപ്പിൽ സക്കരിയ്യ നബി(അ)ക്കാണ് നറുക്കുവന്നത്. അദ്ദേഹം ബൈത്തുൽ മുക്വദ്ദസിലെ പുരോഹിതന്മാരുടെ തലവനും മർയമിന്റെ മാതൃസഹോദരിയുടെ ഭർത്താവും കൂടിയായിരുന്നു. അങ്ങിനെ ന്റ സംരക്ഷണത്തിലും, പ്രത്യേക പരിഗണനയിലും പുരോഹിതന്മാരുടെ പൊതു വെയുള്ള ലാളനയിലുമായി മർയം വളർന്നു വന്നു. പള്ളിയിലെ മിഹ്റാബിൽപ്രാ ർത്ഥനാ മണ്ഡപത്തിൽ - തന്നെയാണ് മർയമിനു സ്ഥലം ഏർപ്പാട് ചെയ്തിരുന്നത്. മർയമിനു വേണ്ടുന്ന ഉപദേശനിർദ്ദേശങ്ങൾ നൽകുക, അവരുടെ സ്ഥിതിഗതികൾ അന്വേഷിക്കുക, അവർക്കാവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കുക മുതലായ കാര്യങ്ങൾക്കായി സക്കരിയ്യ(അ) പ്രാർത്ഥനാമണ്ഡപത്തിൽ അവരുടെ അടുക്കൽ ചെല്ലുക പതിവായിരിക്കുമല്ലോ. ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണ ഗതിയിൽ ഉണ്ടായിരിക്കാൻ അവകാശമില്ലാത്ത ഭക്ഷ്യസാധനങ്ങൾ അദ്ദേഹം കാണുമായിരുന്നു. അതിൽ അദ്ദേഹത്തിന് ആശ്ചര്യം തോന്നി മർയമേ, നിനക്കെവിടെ നിന്നാണ് ത് കിട്ടുന്നത്? എന്നു അദ്ദേഹം ചോദിച്ചു. ഇത് അല്ലാഹുവിന്റെ പക്കൽ നിന്നു കിട്ടുന്നതാണ്, എന്നായിരുന്നു അവരുടെ മറുപടി. സക്കരിയ്യ(അ) യെ ആശ്ചര്യപ്പെടുത്തിയ ഈ സംഗതികൾ എന്തായിരുന്നു. അത് കിട്ടിയിരുന്ന മാർഗങ്ങൾ ഏതായിരുന്നു? ഇതിനെപ്പറ്റി പ്രസ്താവിക്കപ്പെട്ടതായി കാണുന്നില്ല. പൗരാണിക മഹാന്മാരിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന് രണ്ട് രിവായത്തുകളാണ് ഇവിടെ എടുത്തുകാണിക്കുവാനുള്ളത്. (1) മുജാഹിദ്, ഇക്രിമ സെയ്ദുബ്നുജുബൈർ, ഖത്താദഃ, (റ) മുതലായ പലരിൽ നിന്നും ഇബ്നു ജരീർ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഉദ്ധരിച്ചതും, മിക്ക വ്യാഖ്യാതാക്കളും ഉദ്ധരിക്കാറുള്ളതുമാകുന്നു. അതിന്റെ ചുരുക്കം ഇതാകുന്നു. പള്ളികളിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിന് നിൽക്കു വാൻ വേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന പ്രത്യേക സ്ഥാനത്തിനാണ് നാം ഇപ്പോൾ "മിഹ്റാബ്' എന്നു പറഞ്ഞുവരുന്നത്. ഇവിടെ അതല്ല ഉദ്ദേശ്യം. ക്രിസ്തീയ പള്ളികളിലും മറ്റും അവിടത്തെ പുരോഹിതന്മാർക്കും, പരിചാരകന്മാർക്കും പ്രാർത്ഥനാ കർമങ്ങൾ നടത്തുവാൻ വേണ്ടി പ്രത്യേകം സജ്ജമാക്കപ്പെടുന്നതും, മറ്റു സ്ഥലങ്ങളെക്കാൾ അൽപം ഉയർന്നു നിൽക്കുന്നതുമായ പ്രാർത്ഥനാമണ്ഡപമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഉഷ്ണകാലത്തെ പഴവർഗങ്ങൾ ശൈത്യകാലത്തും, ശൈത്യകാലത്തെ പഴവർഗങ്ങൾ ഉഷ്ണകാലത്തും അദ്ദേഹം മർയമിന്റെ അടുത്ത് കണ്ടിരുന്നു. (2) "മറ്റു ചിലർ പറയുന്നു' എന്നു പറഞ്ഞുകൊണ്ട് ഇബ്നു ജരീർ (റ) ഉദ്ധരിച്ചതാണ് രണ്ടാമത്തേത്, അതിങ്ങനെയാണ്: "സക്കരിയ്യ (അ) മർയമിന്റെ അടുക്കൽ മിഹ്റാബിൽ ചെല്ലുമ്പോൾ, അവരുടെ ഭക്ഷണ ചെലവ് നടത്തിയിരുന്ന ആൾ അവർക്കു കൊടുത്തുവന്നിരുന്നതിനേക്കാൾ കൂടുതൽ ഭക്ഷണ സാധനം അദ്ദേഹം അവിടെ കണ്ടിരുന്നു. തുടർന്നു കൊണ്ടു ഇതിനാസ്പദമായി മുഹമ്മദ്ബ്നു ഇസ്ഹാക്വ് (റ) ൽ നിന്ന് അദ്ദേഹം ഒരു രിവായത്തും ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാകുന്നു. അക്കാലത്ത് വലിയ ഭക്ഷണ ക്ഷാമമുണ്ടായി. സക്കരിയ്യാ നബി(അ)ക്കോ മറ്റോ അവ രുടെ ചെലവു നിർവ്വഹിക്കുവാൻ കഴിയാതായി. അവസാനം നറുക്കിട്ടു. ജുറൈജ് എന്ന ആൾക്ക് നറുക്ക് വീണു. അദ്ദേഹത്തിന്റെ വിഷമം കണ്ടപ്പോൾ മർയം (അ) അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അനന്തരം അദ്ദേഹത്തിന് അന്നന്നത്തെ ആവശ്യങ്ങൾക്കുള്ള വക കിട്ടിക്കൊണ്ടിരുന്നു. ദിവസവും അദ്ദേഹം അതിൽ നിന്ന് മർയമിനുള്ള വക നൽകിക്കൊണ്ടിരുന്നു. അദ്ദേഹം അതുമായി ചെന്നാൽ അല്ലാഹു അത് വളർത്തി വർദ്ധിപ്പിക്കും. സക്കരിയ്യാ (അ) അവിടെ ചെല്ലുമ്പോൾ ജുറൈജ് കൊടുക്കാറുള്ള അളവിൽ കൂടുതൽ സാധനങ്ങൾ അവിടെ കണ്ടുകൊണ്ടിരുന്നു. ഈ രണ്ടിൽ ഏതെങ്കിലും ഒന്നോ അതോ രണ്ടും തന്നെയോ ശരിയായി വന്നാലും അല്ലെങ്കിലും ശരി ഒരു കാ ര്യം നമുക്ക് തീർത്തു പറയാം: സാധാരണഗതിയിൽ മർയമിനു ലഭിക്കുവൻ ഇടയില്ലാത്തതും സക്കരിയ്യ നബി(അ)ക്ക് മനസിലാക്കാൻ കഴിയാത്തതുമായ ഏതോ മാർഗത്തിലൂടെ ലഭിച്ചതായിരിക്കണം ആ ഭക്ഷണസാധനങ്ങൾ. അതുകൊണ്ടാണദ്ദേഹം ആശ്ചര്യപ്പെട്ടതും ആ ചോദ്യം ചോദിച്ചതും. അവിടെ ഭക്ഷണസാധനത്തെ ചൂണ്ടിക്കൊണ്ട് അതു കൊണ്ടുവന്നു തന്ന മനുഷ്യൻ ആരാണെന്നുള്ള ഒരു കേവലാന്വേഷണമായിരുന്നില്ല അദ്ദേഹത്തിന്റെ ചോദ്യം. മർയമിന്റെ മറുപടിയും തന്നെ, അത് ലഭിച്ച മാ ർഗത്തിൽ ഏതോ ഒരു തരം കാണിക്കുന്നു. അടുത്ത വചനത്തിൽ നിന്നു മനസ്സിലാക്കുന്നതു പോലെ, മർയമിനെ അല്ലാഹു ഇങ്ങിനെ അസാധാരണമായ ആ ദരവു ആദരിച്ചു കണ്ടപ്പോഴാണ് അദ്ദേഹം തന്റെ ഭാര്യ വന്ധ്യയും, താൻ വൃദ്ധനുമാ യിരുന്നി ട്ടുപോലും തനിക്കൊരു സന്താനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതും. " 6അ (അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകുന്നു) എന്ന അവസാനത്തെ വാക്യം, അല്ലാഹുവിന്റെ സ്വന്തം വാക്യമായും, മർയമിന്റെ മറുപടിയിൽ പെട്ട വാക്യമായും വരുവാൻ സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തം തന്നെ. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു സാധനങ്ങൾ കണക്കില്ലാതെയങ്ങു വർദ്ധിപ്പിച്ചു കൊടുക്കുമെന്നു മാത്രമല്ല; മറ്റുള്ളവർക്ക് ലഭിക്കാത്തതും അവർക്കു പ്രതീക്ഷക്ക വകാ ശമില്ലാത്തതുമായ മാർഗത്തിലൂടെ കൊടുക്കുമെന്നുള്ളതും ആ വാക്യത്തിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപെടുന്നു. മർയമിന്റെ വിഷയവുമായി ബന്ധപ്പെടുത്തി ക്കൊണ്ട് അല്ലാഹു പറയുന്നു:
3:38–39هُنَالِكَ دَعَا زَكَرِيَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِي مِن لَّدُنكَ ذُرِّيَّةٗ طَيِّبَةًۖ إِنَّكَ سَمِيعُ ٱلدُّعَآءِ
فَنَادَتۡهُ ٱلۡمَلَـٰٓئِكَةُ وَهُوَ قَآئِمٞ يُصَلِّي فِي ٱلۡمِحۡرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحۡيَىٰ مُصَدِّقَۢا بِكَلِمَةٖ مِّنَ ٱللَّهِ وَسَيِّدٗا وَحَصُورٗا وَنَبِيّٗا مِّنَ ٱلصَّـٰلِحِينَ
(38) അവിടെവെച്ച് സക്കരിയ്യാ തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. (അ തെ)അദ്ദേഹം പറഞ്ഞു: "റബ്ബേ,എനി നിന്റെ പക്കൽ നിന്ന് ധ നിന്റെ വകയായി പ ഒരുവിശിഷ്ട സന്തതി യെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാർത്ഥന കേൾക്കുന്ന (സ്വീകരിക്കുന്ന) വനാകുന്നു. (39) എന്നിട്ട് അദ്ദേഹം "മിഹ്റാബി'ൽ ധ പ്രാർത്ഥനാമണ്ഡ പത്തിൽ പ നമസ്കരിച്ചുകൊണ്ടു നിൽക്കുകയായിരുന്നപ്പോൾ അദ്ദേഹത്തെ മലക്കുകൾ വിളിച്ചു (പറഞ്ഞു): യഹ്യ (എന്ന കുട്ടി)യെ സന്തോഷ മറിയിക്കുന്നുവെന്ന്'അല്ലാഹുവിങ്കൽ നിന്നുള്ള ഒരു "വാക്കി'നെ സത്യപ്പെ ടുത്തുന്നവനും,നേതാവും,ആത്മ നി യന്ത്രകനും,സദ്വൃത്തന്മാരിൽപെ ട്ട പ്രവാചകനുമായിക്കൊണ്ട്. (38) അവിടെവെച്ച് (ആ സന്ദർഭത്തിൽ) സക്കരിയ്യാ പ്രാർത്ഥിച്ചു, വിളിച്ചു തന്റെ റബ്ബിനോടു, റബ്ബിനെ അദ്ദേഹം പറഞ്ഞു റബ്ബേ ِ ه َ ب ْ എനിക്കു പ്രദാനം ചെയ്യണേ നിന്റെ അടുക്കൽ നിന്നും സന്തതിയെ വിശിഷ്ടമായ, പരിശുദ്ധമായ إ ِ ن َّ ك َ നിശ്ചയമായും നീ َ ِ يع ُ കേൾക്കുന്നവനാണ് ُّ ع َ اء ِ 3ا പ്രാർത്ഥന, വിളി (39) എന്നിട്ട് (അപ്പോൾ) അദ്ദേഹത്തെ വിളിച്ചു ِ ك َ ة ُ ഡلا َ م ْ لا മലക്കുകൾ അദ്ദേഹം നിൽക്കുന്നവനായിരിക്കെ നമസ്കരിച്ചുകൊണ്ട് മിഹ്റാബിൽ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്നു നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) യഹ്യായെക്കുറിച്ചു സത്യപ്പെടുത്തുന്നവനായിട്ട് ഒരു വാക്കിനെ َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്നുള്ള നേതാവായും നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) പ്രവാചകനായും الص സദ്വൃത്തരിൽപെട്ട മർയം ബീവി (അ) യുടെ കഥയാണല്ലോ കഴിഞ്ഞ വചനങ്ങളിലെ വിഷയം. അതിന്റെ തുടർന്നുള്ള ഭാഗം 42--ാം വചനം മുതൽ താഴെ വിവരിക്കുന്നുണ്ട്. ഇടക്ക് വെച്ച് അതിനോടു പലനിലക്കും ബന്ധപ്പെട്ട സംഭവമെന്ന നിലക്ക് സക്കരിയ്യാ നബി(അ) സന്താനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, ആ പ്രാർത്ഥന സാക്ഷാൽകരിക്കപ്പെടുകയും ചെയ്ത സംഭവം വിവരിച്ചിരിക്കുകയാണ്. അടുത്ത വചനത്തിൽ പറയുന്നത് പോലെ, സകരിയ്യ(അ) വളരെ വൃദ്ധനായിരിക്കുന്നു. ഭാര്യയാണെങ്കിൽ പ്രസവിക്കാത്ത ഒരു വന്ധ്യയും. അദ്ദേഹത്തിനൊരു പിൻതുടർച്ചാവകാശി ഇല്ലാത്തതിനാൽ അദ്ദേഹം വ്യസനപ്പെട്ടുകൊണ്ടിരിക്കുകയാ ണ്, കേവലം വൃദ്ധയായ ഒരു മാതാവിൽനിന്ന് മർയം ജനിച്ചതും, തന്റെ സംരക്ഷ ണത്തിൻ കീഴിൽ വളർന്ന മർയമിനെ അല്ലാഹു വളരെ വിശിഷ്ടവും പരിശുദ്ധവുമാ യ നിലപാടിൽ എത്തിച്ചതും, സാധാരണമല്ലാത്ത ഏതോ മാർഗത്തിലൂടെ ആഹാരം നൽകിയും മ റ്റും മർയമിനെ അവൻ ആദരിച്ചതും അദ്ദേഹം കണ്ടു. ഇങ്ങിനെയുള്ള അത്ഭുതങ്ങളും ദൃഷ്ടാന്തങ്ങളും സൃഷ്ടിക്കുന്ന അല്ലാഹുവിന് തനിക്കൊരു സന്താനത്തെ പ്രദാനം ചെയ്യാൻ ഒട്ടും പ്രയാസമില്ലല്ലോ. ഇതെല്ലാം കണ്ടപ്പോൾ തനിക്കും ഒരുസന്താ നത്തെ തന്നനുഗ്രഹിക്കുവാൻ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ആ സന്താനം ഒരു വിശിഷ്ടനും പരിശുദ്ധനുമായിരിക്കണമേ! എന്നു കൂടി അദ്ദേഹം അപേക്ഷി ച്ചു. തന്റെ ധനത്തിനോ സ്വത്തുക്കൾക്കോ അവകാശിയായിത്തീരുന്ന ഒരു പിന്തുടർച്ചക്കാരൻ ഉണ്ടായിതീരുകയല്ല അദ്ദേഹത്തിന്റെ ആവശ്യം. സത്യദീനിന്റെ പ്രബോധനകൃത്യങ്ങ ൾ തന്റെ ശേഷം നിർവ്വഹിക്കുമാറുള്ള ഒരു പിൻതുടർച്ചാവകാശി ഉണ്ടായിരിക്കു ക യായിരുന്നു അദ്ദേഹത്തിന് വേണ്ടത്. (19:5,6). അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും അദ്ദേഹം പ്രാർത്ഥനാ മണ്ഡപത്തിൽ നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ആ പ്രാർത്ഥന സ്വീകരിച്ചുവെന്നുള്ള സന്തോഷവാർത്ത മലക്കു കൾ മുഖാന്തരം അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടാകാൻ പോകുന്ന കുട്ടി ആണായിരിക്കുമെന്നും പേര് യഹ്യ എന്നായിരിക്കുമെന്നും അറിയിച്ചു (19:7) മാത്രമല്ല, ആ കുട്ടിയുടെ സവിശേഷ ഗുണങ്ങളും മുൻകൂട്ടി അറിയിച്ചുകൊടുത്തു. അതായത്: (1) അദ്ദേഹം അല്ലാഹുവിങ്കൽനിന്നുള്ള ഒരു വാക്കിനെ സത്യപ്പെടു ത്തുന്നവനായിരിക്കും. "വാക്ക് ' കൊണ്ടുദ്ദേശ്യം ഈസാ നബി(അ)യാകുമെ ന്നു 4-5-ാം വചനത്തിൽനിന്ന് മനസിലാക്കാം. കൂടുതൽ വിവരം അവിടെവെച്ച് കാണാവു ന്നതാണ്. " + 5 6അ ഈസാ (അ) ക്കു പ്രവാചകത്വം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ ഒന്നാമതായി വിശ്വസിച്ച് ആളും അദ്ദേഹത്തിന്റെ പ്രബോധന തത്വങ്ങൾ പ്രചരിപ്പിക്കുന്ന ആളുമായിരുന്നു അദ്ദേഹം. ആ (വാക്കു) കൊണ്ട് ഇവിടെ വിവക്ഷ വേദഗ്രന്ഥമോ, വഹ്യോ (ദിവ്യ സന്ദേശം) ആണെന്ന് (റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടുതൽ വാക്കുകളടങ്ങിയ സംസാരത്തിനും ആ എന്ന് പറയപ്പെടാറുണ്ട് താനും. (2) അദ്ദേഹം ഒരു നേതാവായിരിക്കും, മതവിജ്ഞാനം, ഉൽകൃഷ്ട സ്വഭാ വം, ഭയ ഭക്തി മുതലായവയിലെല്ലാം പ്രസിദ്ധനായിരുന്നു അദ്ദേഹം, സമൂദായത്തിലെ മതനേതാവുമായിരുന്നു. അതുകൊണ്ടാണ് "സ്നാപകനായ യോഹന്നാൻ' ) എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നത്. (3) ആത്മനിയന്ത്രണമുള്ള ആളായിരിക്കും, കളി വിനോദത്തിലോ, മാന്യമല്ലാത്ത വിഷയങ്ങളിലോ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. (4) സദ്വൃത്തനായ ഒരു പ്രവാചകനായിരിക്കും. ഇത് മറ്റെല്ലാറ്റിനേക്കാളും ഉന്നതമായ യോഗ്യത തന്നെ. "ആത്മനിയന്ത്രണമുള്ളവൻ' എന്നു നാം അർത്ഥം കൽപിച്ചത് ) ഇ2 (ഹസ്വൂർ)എന്ന വാക്കിനാണ്, സ്ത്രീസമ്പർക്കം നടത്താത്തവൻ എന്നത്രെ പല വ്യാഖ്യാതാക്കളും ഇതിനു അർത്ഥം കല്പിച്ചിരിക്കുന്നത്. പ്രകൃത്യാ അദ്ദേഹത്തിനു അതിനു കഴിവുണ്ടാ യിരുന്നില്ല എന്നും ചിലർ പറഞ്ഞു കാണുന്നു. ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം കൊണ്ടായിരുന്നു അതെന്നും പ്രഗത്ഭരായ പല മഹാന്മാരും തറ പ്പിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പെട്ട ഒരാളാണ് ക്വാദ്വീ ഇയാള്വു(റ). അദ്ദേഹത്തിന്റെ ശിഫാ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞതിന്റെ സാരം ഇതാണ്. യഹ്യാ (അ) സ്ത്രീ സമ്പർക്കത്തിനു കഴിയാത്ത ആളായിരുന്നുവെന്നു ചിലർ പറയുന്നത് ശരിയല്ല. വ്യാഖ്യാതാക്കളിലും പണ്ഡിതൻമാരിലും ഉൾപ്പെട്ട പല യോഗ്യന്മാരും അതിനെ ഖണ്ഡിച്ചിട്ടുണ്ട്. അതൊരു പോരായ്മയാണെന്നും,അത് പ്രവാചകന്മാരുടെ സ്ഥാനത്തിനു യോജിച്ചതല്ലെന്നും അവർ വ്യക്തമാക്കിയിരിക്കു ന്നു. പാപത്തിൽനിന്ന് സുരക്ഷിതമായവൻ എന്നാണ് ) ഇ2 കൊണ്ട് വിവക്ഷ. ബൈബ്ളിൽ യോഹന്നാൻ സ്നാപകൻ എന്നും 6 എന്നും ഖീവി എന്നുമൊക്കെ പറയുന്നത് യഹ്യാ നബി(അ)യെക്കുറിച്ചാകുന്നു. ക്രിസ്ത്യാനികളുടെ "ജ്ഞാന സ്നാന'ത്തെപ്പറ്റി അൽബക്വറ: 138 ന്റെ വ്യാ ഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ശരീരേച്ഛയില്ലാത്തവൻ എന്നും സ്ത്രീകളോട് മോഹം കാണിക്കാത്തവൻ എന്നും മറ്റും അതിന് അർത്ഥം പറയപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് കഴിവില്ലാതിരിക്കുന്നത് ഒരു പോരായ്മയാണെന്നും കഴിവുണ്ടായിട്ടും ആത്മനിയന്ത്രണം സ്വീകരിക്കുന്ന -തിലാണ് യോഗ്യതയുള്ളതെന്നും ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ. എന്നാൽ അതിനു കഴിവുണ്ടായിരിക്കുകയും അത് പ്രവർത്തനങ്ങളിൽ കൊണ്ടുവരികയും അതിന്റെ മര്യാദകളും കടമകളും പാലിക്കുകയും, അതോടുകൂടി അല്ലാഹുവിനോ ടുള്ള കടമകൾക്ക് അത് മുടക്കം വരുത്താതിരിക്കുകയും ചെയ്യുന്നതാണ് അതിനെക്കാൾ ശ്രേഷ്ഠ മായ യോഗ്യത. അതാണ് നമ്മുടെ നബി യുടെ സ്ഥിതി. നബിതിരുമേനി ക്കു ഭാര്യമാർ അധികമുണ്ടായിരുന്നിട്ടും അവിടുത്തെ ആരാധനാനുഷ്ഠാന കർമങ്ങൾ വർദ്ധിക്കുകയല്ലാതെ ഉണ്ടായിട്ടില്ല. അവിടുന്ന് ഐഹിക ജീവിതത്തിന് വില കൽപിച്ചിരുന്നുമില്ല.' ഈ പ്രസ്താവന ഇബ്നുക്ഥീർ (റ) ശരിവെക്കുകയും ചെയ്തിരിക്കുന്നു.
3:40–41قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَقَدۡ بَلَغَنِيَ ٱلۡكِبَرُ وَٱمۡرَأَتِي عَاقِرٞۖ قَالَ كَذَٰلِكَ ٱللَّهُ يَفۡعَلُ مَا يَشَآءُ
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَةَ أَيَّامٍ إِلَّا رَمۡزٗاۗ وَٱذۡكُر رَّبَّكَ كَثِيرٗا وَسَبِّحۡ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ
(40) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു എങ്ങിനെയാണ് ആൺ കുട്ടിയുണ്ടാകുക? എനിക്കു വാർദ്ധ ക്യം എത്തിക്കഴിഞ്ഞു; എന്റെ സ്ത്രീ (ഭാര്യ) വന്ധ്യയുമാകുന്നു (എ ന്നിരിക്കെ)!' അവൻ (അല്ലാഹു) പറഞ്ഞു: "അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.' (41) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു ഒരു അടയാളം ഏർപ്പെടു ത്തിത്തരേണമേ!' അവൻ പറഞ്ഞു:"നിന്റെ അടയാളം, സൂചനയായിട്ട് (ആംഗ്യം മുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരി ക്കലാകുന്നു നിന്റെ റബ്ബിനെ നീ ധാരാളം ഓർമിക്കുകയും, വൈകിട്ടും കാലത്തും സ്തോത്രകീർത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത് കൊള്ളുക.' (40) َ لا َ ق അദ്ദേഹം പറഞ്ഞു ّ ِ ب َ ر എന്റെ റബ്ബേ എങ്ങിനെയുണ്ടാകും ِ എനിക്ക് غ ُ لام ٌ ആൺകുട്ടി, ബാലൻ എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് ُ َ بر ِ ْ لا വാർദ്ധക്യം എന്റെ സ്ത്രീ (ഭാര്യ)യാകട്ടെ ع َ اق ِ ر ٌ വന്ധ്യയാകുന്നു അവൻ പറഞ്ഞു അപ്രകാരമാണ് ُ َّ اللها അല്ലാഹു ചെയ്യുന്നതാണ് അവൻ ഉദ്ദേശിക്കുന്നത്. (41) അദ്ദേഹം പറഞ്ഞു എന്റെ റബ്ബേ എനിക്കുണ്ടാക്കിത്തരണേ آي َ ة ً ഒരു ദൃഷ്ടാന്തം അവൻ പറഞ്ഞു നിന്റെ അടയാളം ,സംസാരിക്കാതിരിക്കലാണ് الن ّ َ اس َ മനുഷ്യരോട് َ ة َ ثلا മൂന്ന് ദിവസം സൂചന (ആംഗ്യം) ആയിട്ടല്ലാതെ നിന്റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക തസ്ബീഹും (സ്തോത്രകീർത്തനവും) ചെയ്യുക വൈകുന്നേരം و َ الإب ْ ك َ ار ِ രാവിലെയും അല്ലാഹുവിന് എല്ലാകാര്യത്തിനും കഴിവുണ്ട്. അസാധാരണമായ പല സംഭവങ്ങ ളും അവൻ ഇവിടെ നടപ്പിൽ വരുത്താറുണ്ട്. അവൻ ചെയ്ത വാഗ്ദാനം അവൻനി റവേറ്റാ തിരിക്കുകയില്ല എന്നൊക്കെ സക്കരിയ്യാ നബി(അ)ക്കു നന്നായറിയാം. എന്നാലും ഒരു കിഴവനായിത്തീർന്ന തനിക്കു വന്ധ്യയും പ്രായം ചെന്നവളുമായ ഒരു ഭാര്യയിൽ നിന്നു ഒരു കുട്ടി ജനിക്കുന്നത് അത്ഭുതമാണല്ലോ. തനിക്കു ജനിക്കുവാൻ പോകുന്ന കുട്ടി ആൺകുട്ടിയായിരിക്കുമെന്നു മലക്കുകളുടെ വാക്കുകളിൽ നിന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സന്തോഷനിർഭരവും അത്ഭുതജനകവുമായ ആ സന്ദർഭത്തിൽ (ഒക ഖ 6)ഗ (എനിക്കെങ്ങിനെ ഒരു ആൺകുട്ടിയുണ്ടാകും) എന്നു അദ്ദേഹം ചോദിച്ചത്. ഒരു പക്ഷേ, തന്റെയും ഭാര്യയുടെയും ശരീരപ്രകൃതിയിലോ മറ്റോ വല്ല മാറ്റവും വരുത്തികൊണ്ടായിരിക്കുമോ അത് എന്നും അദ്ദേഹത്തിന് സംശ യം തോന്നാമല്ലോ. എന്നാൽ, അങ്ങനെയുള്ള മാറ്റങ്ങളൊന്നും കൂടാതെതന്നെ അതു സംഭവിക്കുമെന്നും, ഞാൻ ഉദ്ദേശിക്കുന്നതെന്തും ഞാൻ പ്രവർത്തിക്കുമെന്നുമായിരുന്നു അല്ലാഹുവിന്റെ മറുപടി. അദ്ദേഹത്തിനു ആവേശം വർദ്ധിച്ചു. കുട്ടി എപ്പോൾ ജനിക്കുമെന്നുള്ളതിനു നേരത്തെത്തന്നെ ഒരു അടയാളം അറിയിച്ചു തന്നാൽ കൊള്ളാമെന്ന് അദ്ദേഹം അപേക്ഷിച്ചു. ജനങ്ങളോട് വല്ല ആംഗ്യവും മുഖേന എന്തെങ്കിലും സൂചന നൽകുകയല്ലാതെ, മൂന്ന് ദിവസക്കാലം ആരോടും സംസാരിക്കാതിരിക്കലാണ് അതിന്റെ അടയാളമെന്നും, അതുസംഭവിച്ചാൽ കുട്ടിയുണ്ടാകുവാൻ പോകുന്നുവെന്നു ഉറപ്പിക്കാമെന്നും മറുപടി കിട്ടി. അതോടുകൂടി, അല്ലാഹുവിനെ ധാരാളം സ്മരിച്ചുകൊണ്ടിരിക്കുവാനും, രാവിലെയും സ്തോത്രകീർത്തനങ്ങൾ നടത്തുവാനും വിട്ടുപോകരുതെന്നും ഉപദേശിച്ചു. ങ്ങനെ, പ്രാർത്ഥനാ മണ്ഡപത്തിൽനിന്നു പുറത്തുവന്നു രാവിലത്തെയും, വൈകുന്നേരെ ത്തയും സ്തോത്രകീർത്തനങ്ങൾ നടത്തിക്കൊള്ളുവാൻ അദ്ദേഹം ആംഗ്യം വഴി ജനങ്ങളെ അറിയിക്കുകയുണ്ടായി. (സൂ: മർയം നോക്കുക) "സംസാരിക്കാതിരിക്കലാണ് 8 6 ' എന്നതിന്റെ സാരം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: (1) ശാരീരികമായ യാതൊരു തകരാറും ബാധിക്കാതെത്തന്നെ മൂന്ന് ദിവ സം സംസാരിക്കുവാൻ കഴിയാതിരിക്കുക, നമസ്കാരം, തസ്ബീഹു മുതലായവ തടസ്സം നേരിടുകയില്ലതാനും. സൂറത്തു മർയം 10,11 വചനങ്ങളിൽ നിന്നു മനസ്സിലാകുന്നതും, മിക്ക വ്യാഖ്യാതാക്കളും സ്വീകരിച്ചിട്ടുള്ളതും ഈ വ്യാഖ്യാനമാകുന്നു. (2) തസ്ബീഹ് മുതലായവ ഒഴിച്ച് മറ്റു സംസാരങ്ങൾ മൂന്ന് ദിവസം സ്വ യം നിറുത്തൽ ചെയ്യുക. അങ്ങിനെ ചെയ്താൽ അതുമുതൽ കുട്ടിയുണ്ടാകുവാൻ പോകുന്നതാ യി കണക്കാക്കാം. (3) മൂന്നു ദിവസം വ്രതം ആചരിക്കുക, നോമ്പുകാലത്ത് ജനങ്ങളുമായി സംസാരിക്കാതെ മൗനം ആചരിക്കുന്ന സമ്പ്രദായം അക്കാലത്തു പതിവുണ്ടായിരുന്നു. ഏതായാലും ചിലർ പറഞ്ഞു കാണുന്നതുപോലെ, കുട്ടിയെപ്പറ്റി മലക്കുകൾ സുവിശേഷം അറിയിച്ചിട്ടു പിന്നെയും അദ്ദേഹം അതിനൊരടയാളം ആവശ്യപ്പെട്ടതിന്റെ പേ രിൽ കൽപിക്കപ്പെട്ട ഒരു ശിക്ഷയായിരുന്നില്ല അത്. ബൈബ്ളിലെ ലൂക്കോസ് (1 :20) ചില പ്രസ്താവനകളെ അടിസ്ഥാനമാക്കിയായിരിക്കാം അവർ അങ്ങിനെ പറയുവാൻ കാരണം. ഒരു പ്രവാചകനെ സംബന്ധിച്ചേടത്തോളം മലക്കുകളുടെ സുവിശേഷ തൃപ്തിപ്പെടാതിരിക്കുകയെന്നതു കേവലം സംഭവ്യമല്ല. യഹ്യാ (അ) ന്റെയും ഈസാ (അ)ന്റെയും ജനന സംഭവങ്ങളെക്കുറിച്ച് കുറച്ചധികം വിവരിച്ച മറ്റൊരു അദ്ധ്യായമാണ് സൂറത്തു മർയം. കൂടുതൽ വിശദീകരണത്തിനു ആ സൂറത്തും അതിന്റെ വ്യാഖ്യാനവും കൂടി നോക്കുന്നത് നന്നായിരിക്കും. വിഭാഗം - 5
3:42–43وَإِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَىٰكِ وَطَهَّرَكِ وَٱصۡطَفَىٰكِ عَلَىٰ نِسَآءِ ٱلۡعَٰلَمِينَ
يَٰمَرۡيَمُ ٱقۡنُتِي لِرَبِّكِ وَٱسۡجُدِي وَٱرۡكَعِي مَعَ ٱلرَّـٰكِعِينَ
(42) മലക്കുകൾ പറഞ്ഞ സന്ദർഭ വും (ഓർക്കുക): "മർയമേ, നിശ്ചയമായും അല്ലാഹു, നിന്നെ (വിശിഷ്ടയായി) തിരഞ്ഞെടുക്കു കയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളിൽ നിന്നെ അവൻ (ശ്രേഷ്ഠ യായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. (43) "മർയമേ, നിന്റെ റബ്ബിനോട് നീ ഭക്തി കാണിക്കുക: നീ "സുജൂദ്' ധ സാഷ്ടാംഗ നമസ്കാരം പ ചെയ്ക യും, ധ കുമ്പിട്ടു നമസ്കാരം പ ചെയ്യുന്നവരോടൊപ്പം "റുകൂ-ഉ്' ധ കുമ്പിട്ടു നമസ്കാരം പ ചെയ്കയും ചെയ്തു കൊള്ളുക. (42) പറഞ്ഞ സന്ദർഭവും ِ ك َ ة ُ ഡلا َ م ْ لا മലക്കുകൾ മർയമേ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു നിന്നെ ശുദ്ധിയാക്കുകയും നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു സ്ത്രീകളിൽ, സ്ത്രീകളെക്കാൾ ലോകരിലെ (43) മർയമേ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക നിന്റെ റബ്ബിന് സുജൂദും ചെയ്യുക ചെയ്യുക الر ചെയ്യുന്നവരോടുകൂടി മർയം (അ) ന്റെ സംഭവം വിവരിക്കുന്ന മദ്ധ്യെ ഇടക്കുവെച്ച് അതുമായി ബന്ധപ്പെട്ടതെന്ന നിലക്ക് സക്കരിയ്യാ നബി(അ)യുടെ ചില വർത്തമാനങ്ങൾ വിവരിച്ചശേഷം വീണ്ടും ആ സംഭവം തുടരുകയാണ്. മർയം ബീവി(അ)ക്കു പ്രവാചകത്വ സ്ഥാനമില്ലെങ്കിലും മലക്കുകൾ അവരുടെ അടുക്കൽ ചെന്നിരുന്നതായും, അവർക്ക് പല സന്ദേശങ്ങൾ അറിയിച്ചിരുന്നതായും പല പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. മലക്കുകൾ അവർ രണ്ട് മൂന്ന് അനുമോദന സന്ദേശങ്ങൾ നൽകി യതായി ഈ വചനത്തിൽ പ്രസ്താവിക്കുന്നു. അല്ലാഹു അവരെ വിശിഷ്ടയായി തെരെ ഞ്ഞടു ത്തിരിക്കുന്നുവെന്നും, ശുദ്ധമാക്കിവെച്ചിരിക്കുന്നുവെന്നും, അതായത് ആരാധന , ഭയഭക്തി, സ്വഭാവഗുണം, ത്യാഗം, വിജ്ഞാനം ആദിയായ വിശിഷ്ട ഗുണങ്ങ ളും, ദുർഗുണങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നുമുള്ള പരിശുദ്ധിയും നൽകി ല്ലാഹു അവരെ സാരം. ലോകത്തുള്ള മറ്റു സ്ത്രീകളെക്കാൾ ശ്രേഷ്ഠമായ പദവി നൽകി അല്ലാഹു അവരെ മലക്കുകൾ അറിയിച്ചു. അക്കാലത്തുള്ള ഇതര സ്ത്രീകളെക്കാൾ ഉന്നതമായ പദവി എന്നാണിതുകൊണ്ട് വിവക്ഷയെന്നത്രെ താഴെ കാണുന്ന ഉദ്ധരണികളിൽ നിന്നും മനസ്സിലാക്കേണ്ടത്. ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു. "ഇംറാൻ മകൾ മർയം തന്റെ (കാലത്തെ) സ്ത്രീകളിൽ ഉത്ത മയും ഖുവൈലിദിന്റെ മകൾ ഖദീജഃ തന്റെ (കാലത്തെ) സ്ത്രീകളിൽ ഉത്തമയുമാ കുന്നു'. തിർമദി (റ) മറ്റും ഉദ്ധരിച്ച ചില ഹദീഥുകളിൽ ഇവർ രണ്ടാൾക്കു പുറെ മ, ഭാര്യയായ ആസിയ, നബി പുത്രിയായ ഫാത്തിമ (റ) എന്നിവരും, വെറെ ചിലതിൽ ഇവർ നാലുപേർക്കും പുറമെ, നബി പത്നി (റ) യും സ്ത്രീക ളിൽവെച്ചു ഉത്തമകളായി എണ്ണപ്പെട്ടുകാണാം. സൂറത്തു തഹ്രീമിൽ സത്യവിശ്വാസിനികളായ രണ്ടു മാതൃകാവനിതകളുടെ പേരെടുത്തു പറഞ്ഞിട്ടുള്ളതിൽ ഒന്നാമത്തേത് നെ്റ ഭാര്യയെയും, രണ്ടാമത്തേത് മർയമിനെയുമാകുന്നു. സന്ദേശങ്ങൾക്ക് പുറമെ, സുജൂദും ചെയ്യുവാ നും മലക്കുകൾ മർയം (അ) യോടു ഉപദേശിക്കുന്നു. മുഖം നിലത്തുവെച്ചുകൊണ്ടുള്ള സാഷ്ടാംഗ നമസ്കാരമാണ് സുജൂദ്. കുമ്പിട്ടു കുനിഞ്ഞുകൊണ്ട് ചെയ്യുന്ന നമസ്കാരമാണ് അക്കാലത്തുള്ള നമസ്കാരകർമത്തിന്റെയും, നിലവി ലുള്ള നമസ്കാരത്തിന്റെയും അനുഷ്ഠാന കർമങ്ങളിൽ അൽപമൊക്കെ വ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും, സുജൂദ്, ക്വിയാം (നിറുത്തം) എന്നിവ അന്നും ഇന്നും നമസ്കാരത്തിന്റെ പ്രധാന ഘടകം തന്നെ.അത്കൊണ്ടാണ് നമസ്കാരത്തെ കുറിച്ച് വിശുദ്ധ ഹദീഥിലും പ്രസ്തുത ഘടകങ്ങളുടെ ഈ മൂന്ന് വാക്കുകളും ഉപയോഗിക്കപ്പെട്ടു കാണുന്നതും. കുമ്പിടുന്നവരോടൊപ്പം കുമ്പിടുവാൻ ക ൽപിച്ചതിന്റെ താൽപര്യം നമസ്കരിക്കുന്നവരോടൊപ്പം ചേർന്ന് ഒന്നിച്ചു നമസ്കരിക്കണ മെന്നാണെന്നും, നമസ്കാരം നിർവ്വഹിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽ താനും രണ്ടു പ്രകാരത്തിലുംവ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു:
3:44ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا كُنتَ لَدَيۡهِمۡ إِذۡ يَخۡتَصِمُونَ
(44) അത് (ഒക്കെയും) അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു; നാം നിനക്കു അത് "വഹ്യ്' (ദിവ്യസന്ദേശം) നൽകുകയാണ്. മർയമിനെ തങ്ങളിൽ ഏതൊരുവൻ ഏറ്റെടുക്കണമെന്ന് അവർ തങ്ങളുടെ പേനകൾ ( - അഥവാ അമ്പ് കോലുകൾ - മുഖേന നറുക്ക് ) ഇട്ടപ്പോൾ, നീ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല(ല്ലോ). അവർ തർക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല. (44) ذ َ ل ِ ك َ അത് വാർത്ത (വർത്തമാനം)കളിൽ പെട്ടതാണ് അദൃശ്യത്തിന്റെ ِ هي ِ حو ُ ن അതിനെ നാം വഹ്യ് നൽകുന്നു നിനക്ക് ഉണ്ടായിരുന്നില്ല അവരുടെ അടുക്കൽ അവർ ഇടുമ്പോൾ لام َ അവരുടെ പേനകളെ, അമ്പുകോലുകളെ അവരിൽ ഏതൊരുവൻ (ആർ) ഏറ്റുവാങ്ങും മർയമിനെ ഉണ്ടായിരുന്നതുമില്ല അവരുടെ അടുക്കൽ അവർ തർക്കിക്കു(കേസുകൂടു)മ്പോൾ മർയം (അ) ജനിച്ചശേഷം മാതാവ് തന്റെ നേർച്ച നിറവേറ്റുവാനായി കുട്ടിയെ ബൈത്തുൽ മുക്വദ്ദസ്സിൽ കൊണ്ടുചെന്നപ്പോൾ, തങ്ങളുടെ നേതാവായിരുന്ന ഇംറാന്റെ പുത്രിയായ ആ കുട്ടിയെ ആർ ഏറ്റുവാങ്ങണം എന്നതിൽ അവിടുത്തെ പുരോഹിതപരിചാരക വൃത്തങ്ങളിൽ തർക്കമായി. അവസാനം അവർ നറുക്കിട്ടു. സക്കരിയ്യാ നബി(അ) ക്കാണ് നറുക്ക് വീണത്. അങ്ങനെ, അദ്ദേഹം അവരെ ഏറ്റുവാങ്ങി. ഈ സംഭവങ്ങളൊന്നും നടന്നപ്പോൾ നബി തിരുമേനി ആസ്ഥിതിക്ക് നബി യെ സംബന്ധിച്ചേടത്തോളം അതെല്ലാം അദൃശ്യവാർത്തക ളാകുന്നു. വഹ്യ് മുഖേന അല്ലാഹു അറിയിച്ചതുകൊണ്ട് മാത്രമാണ് നബി അതറിയുവാൻ കഴിയുന്നത് എന്ന് സാരം. ഈ നറുക്കെടുപ്പിനെക്കുറിച്ച്െ ബെബ്ളിൽ ഒന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നില്ല. വേദക്കാർക്കിടയിൽ പരക്കെ അറിയെ പ്പടുന്ന ഒരു വിഷയവുമല്ല അത്. നബി ക്കാവവട്ടെ, വേദഗ്രന്ഥങ്ങളെപ്പറ്റി പരിചയവുമില്ല. എന്നിരിക്കെ വേദക്കാരുടെ മുമ്പിൽ വെച്ച് നബി ഇത്തരം വർത്തമാനങ്ങൾ പരസ്യമായി പ്രഖ്യാപനം ചെയ്യുമ്പോൾ അവർ അതൊന്നും നിഷേധിക്കാതിരു ന്നത് നബി യുടെ സത്യതക്ക് തെളിവാണെന്ന് വ്യക്തം. വല്ല വിഷയത്തിലും തർക്കവും ഭിന്നിപ്പും വരുമ്പോൾ നറുക്ക് മൂലം തീരു മാനമെ ടുക്കുന്ന പതിവ് ഇന്നും പരക്കെയുള്ളതാണ്. നറുക്കിടുന്നതിന് പലരും പലമാർഗങ്ങളും ഉപയോഗിക്കാറുണ്ട്. അവയിൽ ഏതോ ഒരു രൂപം ഉപയോഗിച്ചു കൊണ്ടായിരിക്കും അവർ അവരുടെ പേനകൾ-അല്ലെങ്കിൽ അമ്പുകോലുകൾമുഖേന നറുക്കിട്ടത്. അതെങ്ങിനെയാണ് ഇട്ടതെന്ന് നമുക്ക് അറിഞ്ഞു കൂടാ. എല്ലാവരും അവരവരുടെ വകയായി ഓരോന്ന് ജോർദാൻ നദി 6. യിൽ ഇടുകയും, ആരുടേത് വെള്ളത്തിൽ ഒഴുകി പോകാതെ അവശേഷിച്ചുവോ അയാൾക്ക് നറുക്ക് വീണതായി കണക്കാക്കുക യുമായിരുന്നു ചെയ്യുന്നതെന്ന് ചിലരൊക്കെ പ്രസ്താവിച്ചു കാണുന്നു. (അല്ലാഹുവിനറിയാം)
3:45–46إِذۡ قَالَتِ ٱلۡمَلَـٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ
وَيُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗا وَمِنَ ٱلصَّـٰلِحِينَ
(45) മലക്കുകൾ പറഞ്ഞ സന്ദർഭം (ഓർക്കുക): "മർയമേ, നിശ്ചയമായും അല്ലാഹു, അവങ്കൽ നിന്നുള്ള ഒരു "വാക്കി' നെക്കുറിച്ച് നിന്ക്കു സുവിശേഷം അറിയിക്കുന്നു; -അവന്റെ പേർ, മർയമിന്റെ മകൻ ഈസാ എന്ന "മസീഹാ'കുന്നു-ഇഹത്തിലും, പരത്തിലും, പ്രമുഖനായും, സാമീപ്യം സിദ്ധിച്ചവരിൽപെട്ടവനായുംകൊണ്ട്. (46) തൊട്ടിലിലായിരിക്കുകയും, മദ്ധ്യവയസ്കനായ നിലയിലും അവൻ മനുഷ്യരോട് സംസാരിക്കു കയും ചെയ്യും; സദ്വൃത്തരിൽപെട്ട വനാകുന്നു (അവൻ) (45) പറഞ്ഞ സന്ദർഭം ِ ك َ ة ُ ഡلا َ م ْ لا മലക്കുകൾ മർയമേ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിനക്ക് സന്തോഷവാർത്ത (സുവിശേഷം) അറിയിക്കുന്നു ഒരുവാക്ക്കൊണ്ട് م ِ ن ْ ه ُ അവങ്കൽ നിന്നുള്ള ْ ُ ه ُ ا അവന്റെ (അദ്ദേഹത്തിന്റെ) പേർ മസീഹ് എന്നാകുന്നു س َ ى ع ِ ഈസാ (എന്ന) മർയമിന്റെ മകൻ ًا5 و َ ج ِ പ്രമുഖനായിക്കൊണ്ട് ഇഹത്തിൽ و َ الآخ ِ ر َ ة ِ പരത്തിലും അടുപ്പിക്കപ്പെട്ട (സാമീപ്യം നൽകപ്പെട്ട-അടുപ്പം സിദ്ധിച്ച)വരിൽപെട്ട(വനും) (46) അദ്ദേഹം (അവൻ) സംസാരിക്കുകയും ചെയ്യും الن ّ َ اس َ മനുഷ്യരോട് തൊട്ടിലിൽ വെച്ച് മദ്ധ്യവയസ്കനായും, യുവാവായും الص സദ്വൃത്തരിൽപെട്ട(വനും) 39-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ചൂണ്ടിക്കാട്ടിയപോലെ "അല്ലാഹുവിങ്കൽ നിന്നുള്ളവാക്ക്( " കൊണ്ടുദ്ദേശ്യം ഈസാ നബി (അ)യാണെന്നു ഈ വചനത്തിൽ നിന്നു മനസ്സിലാക്കാം. സാധാരണ പ്രകൃതി നിയമപ്രകാരം മാതാപിതാക്കളുടെ സമ്പർക്കത്തിൽ നിന്നാണല്ലോ ശിശുക്കളുടെ ജനനമുണ്ടാകുന്ന ത്. യഹ്യാ(അ)ന്റെ ജനനത്തിൽ മറ്റൊരു നിലക്കുള്ള അസാധാരണത്വം ഈ പ്രകൃതി നിയമമനുസരിച്ചു തന്നെയാണ് അദ്ദേഹത്തിന്റെയും ജനനമുണ്ടായത്. ഇതിനൊരു അപവാദമായിരുന്നു ഈസാ(അ) ന്റെ ജനനം. അദ്ദേഹം മാതാപിതാക്കളുടെ സമ്പർക്കത്തിൽ നിന്നോ, സ്ത്രീ പുരുഷ ബീജസങ്കലനത്തിൽ നിന്നോ ജനിച്ചതല്ല. അടുത്ത വചനത്തിലും 59-ാം വചനത്തിലും, സൂറത്തു മ ർയം 35ലും പറയുന്നതുപോലെ, അദ്ദേഹം ഉണ്ടാവണമെന്ന് അല്ലാഹു കൽപിച്ചപ്പോൾ അദ്ദേഹം ഉണ്ടായി എന്നുമാത്രം. അതിനാൽ --അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വാക്കുമൂ ലം ഉണ്ടായ ആളെന്ന നിലക്ക് - അദ്ദേഹത്തെപ്പറ്റി " ആ (അല്ലാഹുവിന്റെ വാക്ക്) എന്നും, " ആ (അല്ലാഹുവിങ്കൽനിന്നുള്ള വാക്ക്) എന്നും പറയപ്പെടുന്നു. ചിലപ്പോൾ അല്ലാഹുവിന്റെ വക ആത്മാവ് എന്ന അർത്ഥത്തിൽ " ഘ എന്നും പറയപ്പെടുന്നു. അദ്ദേഹത്തെപ്പറ്റി "മസീഹ്( എന്നുപറയുവാനുള്ള കാരണം പലരും പലവിധത്തിൽ വിവരിച്ചതു കാണാം. അവയിൽ കൂടുതൽ ന്യായയുക്തമായി കാണുന്ന അഭിപ്രായം ഇതാണ്: "മശീഹ' അല്ലെങ്കിൽ "മിശിഹാ' എന്ന ഹിബ്രു വാക്കിന്റെ അറബിശൈലി അനുസരിച്ചുള്ള ഉച്ചാരണമാണ് "മസീഹ്'. ആ വാക്കിന്റെ സാക്ഷാ ൽ അർത്ഥം അഭിഷേകം ഇതേ അർത്ഥത്തിലുള്ള ഒരു യവന (ഗ്രീക്ക്) പദമത്രെ "ക്രിസ്തു' എന്ന വാക്കും. ചിലർ പറഞ്ഞു കാണുന്നതുപോലെ, ഒരു അറബി വാക്കുതന്നെയാണ് "മസീഹ്' എന്നു വെച്ചാലും അതേ അർത്ഥത്തിൽ തന്നെയാണ് അപ്പോഴും അതു കലാശിക്കുന്നത്. കാരണം "തടവുക' എന്നർത്ഥമായ ങ : (മസ്ഹ്) ൽ നിന്നുള്ളതായിരിക്കും ആ വാക്ക്. ഒരാളെ രാജാവായോ, പുരോഹിതനായോ വാഴിക്കുമ്പോൾ, അദ്ദേഹത്തിന്റെ തലയിൽ ഒരു പ്രത്യേകതരം തൈലം ഒഴിച്ച് തൊട്ടുതടവിക്കൊണ്ടുള്ള ഒരു അഭിഷേക കർമം അക്കാലത്ത് വേദക്കാരിൽ നടപ്പുണ്ടായിരുന്നു. ഈസാ (അ) നെപ്പറ്റി ഉപയോഗിച്ച ഈ മൂന്നു വാക്കുകളെയും കുറെ വലിച്ചുനീട്ടി ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ നബി (അ) ക്ക്്ര കിസ്ത്യാനികൾ കൽപിക്കുന്ന ദിവ്യത്വത്തെ അനുകൂലിക്കുന്നുവെന്ന് വരുത്തുവാൻ ഇപ്പോൾ ചില പാതിരിമാർ ഒരു പാഴ്ശ്രമം നടത്താറുണ്ട്. മുസ്ലിം പൊതുജ നങ്ങളെ കബളിപ്പിക്കാൻ വേണ്ടി അടുത്തകാലത്ത് ആസൂത്രണം ചെയ്യപ്പെട്ട ക്രിസ്തീയ കുതന്ത്രങ്ങളിൽ ഒന്നുമാത്രമാണതും. പ്രാഥമിക ബുദ്ധിയെങ്കിലുമുള്ള ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ക്രിസ്തുമതത്തിന്റെ കൊള്ളരുതായ് മക്കു തെളിവു വർദ്ധിപ്പിക്കുവാനേ ആ കുതന്ത്രം ഉപയോഗപ്പെടുകയുള്ളൂ. ഈസാ(അ) നെക്കുറിച്ച് മലക്കുകൾ മർയം ബീവി (അ)ക്കു സുവിശേഷം അറിയി ച്ചപ്പോൾ, ആദ്യം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയെ കുറിക്കുന്ന വിശേഷണനാ മമായി " ആ (അല്ലാഹുവിങ്കൽ നിന്നുള്ള വാക്ക്) എന്നുപറഞ്ഞു. അനന്തരം അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കിയപ്പോൾ അദ്ദേഹത്തിന്റെ ഒരു സ്ഥാനപദവിയെ ക്കുറിക്കുന്ന :എ (അഭിഷിക്തൻ) എന്നും വിശേഷിപ്പിച്ചു. പീന്നീടാണ് സാക്ഷാൽ പേരായ (ഈസാ) എന്നു പറഞ്ഞത്. പേരുകൊണ്ടും മതിയാക്കാതെ 3അ (മർയമിന്റെ മകൻ) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. ഈസാ (അ)യെകുറിച്ചു പറയുമ്പോൾ, പലപ്പോഴും മർയമിന്റെമകൻ എന്ന ഈ വിശേഷണ ത്തോടു കൂടിയാണ് പ്രസ്താവിക്കപ്പെടാറുള്ളത്. പിതാവില്ലാതെമാതാവിൽനിന്ന് മാത്രംജനിച്ച ആളാണദ്ദേഹമെന്നുള്ളതിന്പുറമെ, ഈ പ്രയോഗത്തിൽ വേറെയും സൂചന അടങ്ങിയിരിക്കുന്നു. അഥവാ, ദൈവപുത്രൻ എന്നുള്ള ക്രിസ്ത്യാനികളുടെ വാദത്തിന്റെ യും, യോസേഫിന്റെ വ്യഭിചാര പുത്രനെന്നുമുള്ള യഹൂദികളുടെ വാദത്തിന്റെയും ഖണ്ഡനം കൂടി അതുൾക്കൊള്ളുന്നു. ആദ്ദേഹം ഇഹത്തിലും പരത്തിലും പ്രമുഖനാണെന്നും, അല്ലാഹുവിങ്കൽ സാമീപ്യം സിദ്ധിച്ച ആളാണെ ന്നും, സദ്വൃത്തരിൽ പെട്ടവനാണെന്നും പറഞ്ഞതിന്റെ സാരം വ്യക്തമാണല്ലോ. തൊട്ടിലിൽവെച്ചും മധ്യവയസ്കനായിരിക്കുമ്പോഴും ജനങ്ങളോട് സംസാരിക്കുമെന്നതിന്റെ താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവ ത്തിലും, പ്രവാചകനും ദൈവദൂതനുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്ന് പറഞ്ഞതിന്റെ. താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചനകനും ദൈവ ദൂതനുമെന്ന നിലക്ക വലുപ്പത്തിലും സംസാരിക്കുമെന്നായിരിക്കും. പ്രസവം കഴിഞ്ഞശേഷം കുട്ടിയുമായി മർയം(അ) ജനമദ്ധ്യേ വന്നപ്പോൾ, ജനങ്ങൾ അവരുടെ കന്യകയായ മർയമിനെ ദാവീദു വംശജനായ യോസേഫ് വിവാഹം ചെയ്വാൻ നിശ്ചയിച്ചിരുന്നു. മർയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചേ പ്പാൾ അദ്ദേഹം വിവാഹം കഴിപ്പാൻ മടിച്ചു. പിന്നീട് മർയമിന്റെ പരിശുദ്ധത മനസ്സിലായപ്പോൾ വിവാഹം ചെയ്തു, മാതാവിനെയും കുട്ടിയെയും കൂ ട്ടികൊണ്ട് പിതൃസംരക്ഷണങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്തു എന്നൊക്കെയാണ് ക്രിസ്ത്യാനികളും ബൈബ്ളും (മത്തായി അ:1,2) പറയുന്നത്. ഈസാ (അ)നെക്കുറിച്ച് അപവാദങ്ങൾ പരത്തുവാൻ ജൂതന്മാർക്ക് ഇത് വളരെ സഹായമായിത്തീർന്നിട്ടുണ്ട്.
3:47قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
(47) അവൾ (മർയം) പറഞ്ഞു: "എന്റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ലല്ലോ!' അവൻപറഞ്ഞു: അങ്ങിനെത്ത ന്നെയാണ് (കാര്യം); അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവൻ ഒരു കാര്യം തീരുമാനം ചെയ്താൽ, അതിനോട് "ഉണ്ടാകുക' എന്നു മാത്രം പറയുന്നു; അപ്പോൾ അതുണ്ടാകുന്നു.' (47) ْ ت َ لا َ ق അവൾ പറഞ്ഞു ّ ِ ب َ ر എന്റെ രക്ഷിതാവേ എങ്ങിനെയുണ്ടാകും ِ എനിക്ക് ٌ َ 3 َ و ഒരുകുട്ടി എന്നെ തൊട്ടിട്ടുമില്ല ٌ ഒരു മനുഷ്യൻ َ لا َ ق അവൻ പറഞ്ഞു അപ്രകാരമാണ് ُ َّ اللها അല്ലാഹു സൃഷ്ടിക്കുന്നു അവൻ ഉദ്ദേശിക്കുന്നത് അവൻ തീരുമാനിച്ചൽ أ َ م ْ رًا ഒരു കാര്യം എന്നാലവൻ പറയുകമാത്രം ചെയ്യും ُ َ ഞ അതിനോട്, അതിനെക്കുറിച്ച് ك ُ ن ْ ഉണ്ടാകുക എന്ന് അപ്പോഴത് ഉണ്ടാകും അല്ലാഹുവിന് അവൻ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പിൽ വരുത്തുവാ ൻ കഴിയുമെന്ന് സകരിയ്യാ(അ) നെപ്പോലെത്തന്നെ, മർയം ബീവി (അ) ക്കും റിയാം. പക്ഷേ ,നിയമാനുസൃതമായ രീതിയിലോ അല്ലാതെയോ പുരുഷ സമ്പർക്കമുണ്ടായിട്ടില്ലാത്ത ഒരു സ്ത്രീക്കു കുട്ടി ജനിച്ച ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. ആ സ്ഥി തിക്കു അവർക്കതിൽ അത്ഭുതം തോന്നുകയും, അതെങ്ങിനെയാണെന്നറിയുവാൻ ആഗ്രഹമുണ്ടാകുകയും ചെയ്യുക സ്വാഭാവികമാണല്ലോ. ചോദ്യത്തിനു ലഭിച്ച മറുപടിയാകട്ടെ, മ ർയമിനു മാത്രം ബാധകമായ മറുപടിയായിരുന്നില്ല. കാര്യകാരണ ബന്ധങ്ങൾക്കപ്പുറമുള്ള എല്ലാ അത്ഭുത സംഭവങ്ങളിലും മനുഷ്യൻ മനസ്സിരുത്തേണ്ടുന്ന ഒരു മറുപടിയായിരുന്നു അത്. അതെ, "കാര്യം അങ്ങനെയൊക്കെത്തന്നെ. അല്ലാഹു എന്തു ഉദ്ദേശിക്കുന്നുവോ അതവൻ സൃഷ്ടിക്കുന്നു. ഏതൊരു പ്രകൃതി സാധാരണമാവട്ടെ, അല്ലാത്തതാവട്ടെ-ഉണ്ടാവണമമെന്നു അവൻ തീരുമാനിച്ചു കഴിഞ്ഞാൽ അതു ഉണ്ടാകണമെന്നു അതിനോട് കൽപിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും.' ഇതായിരുന്നു മറുപടി. പ്രകൃതി നിയമങ്ങളെന്നു നാം ധരിച്ചുവരുന്നതും നമുക്ക് സുപരിചിതവുമായ കാര്യകാരണ വ്യവസ്ഥകൾക്കുനിരക്കാത്ത സംഭവങ്ങളൊന്നും സംഭവിക്കുകയി ധാരണ മനസ്സിൽ സ്ഥലം പിടിച്ചു കഴിഞ്ഞ ചിലർക്ക് ഈസാ (അ) ന്റെ ജനനം നേരെ ആക്ഷേപങ്ങൾ പുറപ്പെടുവിച്ചുവെന്നും, അപ്പോൾ അല്ലാഹുവിന്റെ കൽപന പ്രകാരം കുട്ടിയുടെ നേരെ അവർ ചൂണ്ടിക്കാട്ടിയെന്നും, ഞാൻ അല്ലാഹുവിന്റെ അടിയാനും പ്രവാചകനുമാണെന്നും മറ്റും അദ്ദേഹം അപ്പോൾ പറയുകയുണ്ടായെന്നും സൂറ ത്തു മർയമിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (മർയം 27-33) പിതാവില്ലാതെയായിരുന്നുവെന്ന് സമ്മതിക്കുവാൻ കുറെ മനഃപ്രയാസം അനു ഭവ പ്പെടുന്നതായി കാണുന്നു. മുസ്ലിം സമുദായത്തിൽപെട്ടവരാകകൊണ്ട് ക്വു പ്രസ്താവനകളെ പരസ്യമായി നിഷേധിക്കുവാൻ അവർക്ക് ധൈര്യക്ഷയവും! അത്കൊണ്ട് പ്രസ്തുത യുക്തിവാദത്തിനു രണ്ടു സ മർത്ഥന മാർഗങ്ങളാണവർ സ്വീകരിക്കാറു ള്ളത്. (1) യോസേഫ് എന്നുപേരായ ഒരാൾ വിവാഹം കഴിപ്പാൻ നിശ്ചയിച്ചിരുന്ന കാലത്താണ് മർയം (അ) ഗർഭിണിയായതെന്ന ബൈബ്ളിലെ പ്രസ്താവന അൽപം വലിച്ചു നീട്ടിക്കൊണ്ടുള്ള ഒരു വ്യാഖ്യാനം. (2) ഈസാ (അ) പിതാവില്ലാതെ ജനിച്ച ആളാണെന്ന് ഖണ്ഡിതമായ ഭാഷയിൽ പ്രസ്താവിച്ചില്ലെന്ന് തട്ടിമൂളിക്കൽ, വാസ്തവത്തിൽ, ൽ വിശ്വസിക്കുകയും , മുസ്ലിമെന്നു വാദിക്കുകയും ചെയ്യുന്ന ഒരൊറ്റ വ്യ ക്തിക്കും ഈ പുതിയ വാദം സ്വീകരിക്കുക സാധ്യമല്ല. അത്രയുമല്ല, അത് ശരിയായേക്കുമോ എന്ന ഒരു നേരിയ സംശയം പോലും തോന്നുവാനവകാശമില്ല. "ഈസാക്ക് പിതാവില്ല' എന്നൊ രു വാക്ക് പറഞ്ഞിട്ടില്ലെന്നത് ശരിതന്നെ. അതേസമയത്ത് പിതാവില്ലാതെ ജനിച്ച ആളാണദ്ദേഹമെന്ന് പ്രാഥമിക മനുഷ്യബുദ്ധിയെങ്കിലുമുള്ളവർക്കെല്ലാം മനസ്സിലാ കുമാറുള്ള വാക്കുകളും, പ്രസ്താവനകളും നിരവധിയുണ്ടുതാനും. ഈസാ (അ)ക്കു പിതാവുണ്ടായിരുന്നുവെന്നോ, പിതാവിൽ നിന്നും മാതാവിൽ നി ന്നുമായി അദ്ദേഹം ജനിച്ചുവെന്നോ ക്കെങ്കിലും തൊട്ടുകാണിക്കുവാൻ അവരെ നാം ധൈര്യസമേതം വെല്ലുവിളിക്കുന്നു. "ച 1 ഞ സക്കരിയ്യാ നബി(അ)യുടെയും, മർയം (അ)ന്റെയും കഥകളിൽ, അവർക്കു സന്താനമുണ്ടാകുവാൻ പോകുന്ന സന്തോഷവാർത്ത അറിയിച്ചതു മലക്കുകളാണ്. അതിനെതുടർന്ന് അവർ രണ്ടുപേരും ആശ്ചര്യം പ്രകടിപ്പിക്കുന്നതും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതും "റബ്ബേ ട എന്നു വിളിച്ചുകൊണ്ടും അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ടുമായിരുന്നു. അഥവാ മലക്കുകളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നില്ല. ഈ സംഭവങ്ങളെപ്പറ്റിയും സൂറത്തു മർയമിലെ പ്രസ്താ വനകൾ പരിശോധിക്കുമ്പോൾ, സക്കരിയ്യാനബി (അ)ക്കു സുവിശേഷം അറിയിച്ചതു അല്ലാഹുവാണെന്നും, തനിക്കെങ്ങിനെ കുട്ടിയുണ്ടാകുമെന്ന് മർയം (അ) ചോ ദിച്ചത് മലക്കിനോടായിരുന്നുവെന്നും കാണാവുന്നതാണ്. (മർയം: 7, 20,21) അല്ലാഹുവിൽ നിന്നുള്ള ദൗത്യം അപ്പടി എത്തിക്കുക മാത്രമാണ് മലക്കുകൾ ചെയ്യുന്നത്. അപ്പോൾ ആ ദൗത്യനിർവ്വഹണവേളയിൽ അവർ പറയുന്നതും, അവരോടു പറയപ്പെടുന്നതുമെ ല്ലാം വാസ്തവത്തിൽ അല്ലാഹു പറയുന്നതും അല്ലാഹുവിനോട് പറയപ്പെടുന്നതുമായിരിക്കും. ഇതാണ് ഈ വ്യത്യസ്തമായ പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്ന രഹസ്യം. സകരിയ്യാ നബി(അ) യുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ + " (അല്ലാഹു അവൻ ഉദ്ദേശിക്കുന്നതു ചെയ്യും) എന്നും, മർയം (അ) ന്റെ ചോദ്യത്തിനു നൽകിയ മറുപടിയിൽ + ഡ " (അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കും) എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. സക്കരിയ്യാ നബിക്കു(അ) കുട്ടി ജനിച്ചതിലുള്ള അസാധാരണ ത്വം, അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും ഭാര്യ പ്രസവിക്കാത്ത വന്ധ്യയായിരുന്നതിലുമാ യി രുന്നു. മർയം (അ) നു കുട്ടി ജനിച്ചതിലുള്ള അസാധാരണത്വമാകട്ടെ, അതിലും പരിയാണ്. പുരുഷന്റെ നാമമാത്ര സ്പർശനം പോലും ഉണ്ടായിട്ടില്ലാത്ത ഒരു സ്ത്രീ യിൽ നിന്നാണ് ആ കുട്ടിയുടെ ജനനം. പക്ഷേ, ഈ കാരണത്താൽ ആ കുട്ടി ദൈവമോ, ദവപുത്രനോ, ദൈവാംശമോ ഒന്നും തന്നെ ആകുന്നില്ലെന്നും, ആ കുട്ടിയും മറ്റു കുട്ടിക ളെപോലെ അല്ലാഹുവിന്റെ സൃഷ്ടികളിൽപെട്ട ഒരു സൃഷ്ടി മാത്രമാണെന്നും, അല്ലാ ഹു എന്തു ഉദ്ദേശിക്കുന്നതായാലും അത് അവന് ചെയ്വാൻ ഒരു പ്രയാസവുമില്ലെന്നുമുള്ള സൂചനകൾ രണ്ടാമത്തെ മറുപടിയിൽ അടങ്ങിയിരിക്കുന്നതായി കാണാം. യഹ്യാ (അ) ന്റെ ജനനത്തെ കുറിച്ച് സക്കരിയ്യാ (അ) ക്കും, ഈസാ (അ) യുടെ ജനനത്തെക്കുറിച്ച് മർയം (അ)നും നൽകപ്പെട്ട സന്തോഷവാർത്തകളെ സംബന്ധിച്ച് ലൂക്കോസ് ബൈബ്ൾ ഉദ്ധരിച്ചിരിക്കുന്നു. യഹ്യാ (അ) നെ സംബന്ധിച്ചഭാഗം സൂറത്തു മർയമിന്റെ വ്യാഖ്യാനത്തിൽ യഥാസ്ഥാനത്ത് നാം ഉദ്ധരിച്ചിട്ടുണ്ട്. ഈസാ (അ) നെ സംബന്ധിച്ച അതിലെ പ്രസ്താവന ഇപ്രകാ രമാകുന്നു: "ആ നാളുകൾ (സെഖര്യാവു മൗനമായിരുന്ന നാളുകൾ) കഴിഞ്ഞിട്ടു ഭാര്യ എലിശബെത്ത് ഗർഭം ധരിച്ചു... ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ ദൂതനെ നസ്റേ എന്ന ഗലീലയിൽ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യാമറിയയുടെ അടുക്കൽ അയച്ചു. ദൂതൻ പറഞ്ഞു: വന്ദനം. കർത്താവു നിന്നോടു കൂടെയുണ്ട്. അവൾ ഭ്രമിച്ചു. ദൂതൻ: മറിയയേ ഭയപ്പെടേ−. നിനക്ക് ദൈവകൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്ന് പേർ വിളിക്കണം. "അത്യു ന്നതന്റെ പുത്രൻ' എന്നു വിളിക്കപ്പെടും, കർത്താവായ ദൈവം അവന്റെ (യേശുവിന്റെ) പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. യാക്കോബ് ഗൃഹത്തിന് എന്നും രാജാവാ കും എന്നും പറഞ്ഞു. മറിയ ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങിനെ സംഭവിക്കും? ദൂതൻ: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നി ഴലിടും. ആകയാൽ, ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ "ദൈവപുത്രൻ' എന്നു വിളിക്കപ്പെടും . നിന്റെ ചാർച്ചക്കാരി എലിശബെത്തും വാർദ്ധക്യത്തിൽ ഗർഭം ധരിച്ചിരിക്കുന്നു. മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ... (ലൂക്കോസ് 1:26--38) മർയം (അ) ന് ലഭിച്ച ഈ സുവിശേഷ വാർത്തയെപ്പറ്റി ബൈബ്ളിൽ മാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളൂ. ലൂക്കോസിന്റെ ഈ പ്രസ്താവനയിൽ കുറെയെല്ലാം പ്രസ്താവനയുമായി യോജിക്കുന്നുവെങ്കിലും "അത്യുന്നതന്റെ പുത്രൻ' "െ ദെവത്തിന്റെ പുത്രൻ' എന്നിങ്ങനെയുള്ള സത്യവിരുദ്ധമായ ചിലതും അതിൽ സംശയമില്ല. ഇത് ആ ഗ്രന്ഥകർത്താവിന്റെയോ മറ്റോ വക കൂട്ടിച്ചേ ർക്കപ്പെട്ടതാ യിരിക്കുവാനെതരമുള്ളൂ. മറ്റു സുവിശേഷങ്ങളുടെ കർത്താക്കളാരും ഈ വാക്കു കൾ യേശുവിനെക്കുറിച്ച് ഉപയോഗിച്ചിട്ടില്ല. അതുപോലെത്തന്നെ "ദാവീദിന്റെ സിംഹാസനം അവനു കൊടുക്കു'മെന്നും, അവൻ "എന്നും രാജാവാകുമെന്നു' പറഞ്ഞതും ശരിയല്ല. യേശു ഒരു രാജാവായിരുന്നില്ലെന്നും, ദാവീദിന്റെ (ദാവൂദ്(അ)ന്റെ) സിംഹാ സനം അദ്ദേഹത്തിന് സിദ്ധിച്ചിട്ടില്ലെന്നും പറയേണ്ടതില്ല. ലൂക്കോസാണെങ്കിൽ, യേശുവിന്റെ ശിഷ്യ നോ, ശിഷ്യൻമാരുടെ ശിഷ്യനോ അല്ല. പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച ഒരാൾ മാത്രമാകുന്നു. അപ്പോൾ പിൽക്കാലത്തു പുതുതായി രൂപം കൊണ്ടക്രിസ് തീയ വിശ്വാസ സിദ്ധാന്തമനുസരിച്ച് ലൂക്കോസ് തന്റെ സ്വന്തം വകയായി യേശുവിന് നൽകി യ സ്ഥാന പദവികളാണവയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷ പുസ്തകത്തിന്റെ ആരംഭം തന്നെ ഇങ്ങനെയാണ്: "നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളുടെ ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട് അതു ക്രമമായി എഴുതുന്നത് നന്നെന്ന് എനിക്കും തോന്നിയിരിക്കുന്നു.' ഈ മു ഖവുര പ്രസ്തുത അനുമാനത്തിന് ശക്തി കൂട്ടുകയും ചെയ്യുന്നു. ഇടക്കുവെച്ച് മർയം (അ) ന്റെ ചോദ്യവും, അതിന്റെ ഉത്തരവും ഉദ്ധരിച്ചേ ശഷം, മലക്കുകളുടെ സുവിശേഷ വാർത്തയുടെ ബാക്കി ഭാഗം അല്ലാഹു ഇങ്ങിനെ തു ടരുന്നു:-- ഹിബ്രു ഭാഷയിലെ "യോശുവാ' എന്ന വാക്കും, യവന ഭാഷയിലെ "യേശു' എന്ന വാക്കും ഏതാണ്ട് ഒരേ അർത്ഥത്തിൽ തന്നെയുള്ളതാകുന്നു.
3:48–50وَيُعَلِّمُهُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَ
وَرَسُولًا إِلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ
وَمُصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَلِأُحِلَّ لَكُم بَعۡضَ ٱلَّذِي حُرِّمَ عَلَيۡكُمۡۚ وَجِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
(48) "അവൻ (അല്ലാഹു) അവനു (ഈസാക്കു) ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇൻജീലും പഠിപ്പിക്കുക യും ചെയ്യും;- (49) സന്തതികളിലേ റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കൽ നിന്നു ഒരു ദൃഷ്ടാ ന്തവും കൊണ്ടു ഞാൻ നിങ്ങളിൽ വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമാ യി); അതായത്, പക്ഷിയുടെ ആകൃതി പോലെ കളിമണ്ണിനാൽ ഞാൻ നിങ്ങൾ (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതിൽ ഊതും, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവി ന്റെ അനുവാദം കൊണ്ട് ജാത്യാന്ധ നെയും, വെള്ളപ്പാണ്ഡുകാരനെയും ഞാൻ സുഖപ്പെടുത്തുകയും, മരണ പ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ തിന്നുന്നതിനെയും, നിങ്ങ ളുടെ വീടുകളിൽ നിങ്ങൾ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാൻ നിങ്ങൾക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതിൽ നിങ്ങൾക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്ത മുണ്ട്. നിങ്ങൾ വിശ്വസിക്കുന്നവരാണെ ങ്കിൽ. (50) തൗറാത്താകുന്ന എന്റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തു ന്നവനായും, നിങ്ങളുടെ മേൽ നിഷിദ്ധ മാക്കപ്പെട്ടിട്ടുള്ളതിൽ ചിലത് നിങ്ങൾ അനുവദനീയമാക്കിത്തരുവാൻ വേ ണ്ടിയും (ഞാൻ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കൽ നിന്ന് നിങ്ങൾക്ക് ഞാൻ ദൃഷ്ടാന്തവും കൊണ്ടു വന്നിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ (48) അവൻ അവനു പഠിപ്പിക്കുകയും ചെയ്യും ഗ്രന്ഥം വിജ്ഞാനവും و َ الت തൗറാത്തും و َ الإن ْ ج ِ يل َ ഇൻജീലും (49) و َ ر َ س ُ ولا ദൂതനായും സന്തതികളിലേക്ക് ഞാൻ നിങ്ങൾക്ക് വന്നിട്ടുണ്ട് എന്ന് ب ِ آي َ ة ٍ ദൃഷ്ടാന്തവും കൊണ്ട് നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ഞാൻ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന് ل َ ُ م ْ നിങ്ങൾക്ക് الط ِ ّين ِ م ِ ن َ കളിമണ്ണിനാൽ ആകൃതി -(രൂപം ണ മാതിരി) പോലെ الطَّير ْ ِ പക്ഷി (പറവ)യുടെ എന്നിട്ട് ഞാൻ ഊതും ِ هي ِ ف അതിൽ അപ്പോൾ അതായിത്തീരും ط َ ير ْ ً ا പക്ഷി اللها അല്ലാഹുവിന്റെ അനുമതി (ഉത്തരവ്-അനുവാദം) കൊണ്ട് ഞാൻ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും الأك ْ م َ ه َ ജാത്യാന്ധനെ(പിറവിയിലേ അന്ധനായവനെ) و َ الأب ْ ر َ ص َ വെള്ളപ്പാ ണ്ഡുകാരനെയും ഞാൻ ജീവിപ്പിക്കുകയും ചെയ്യും َ ക്ഷ ْ و َ م ْ لا മരണപ്പെട്ടവരെ اللها അല്ലാഹുവിന്റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം ഞാൻ നിങ്ങൾക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും നിങ്ങൾ തിന്നുന്നതിനെപ്പറ്റി നിങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും നിങ്ങളുടെ വീടുകളിൽ നിശ്ചയമായും അതിലുണ്ട് ل َ ُ م ْ لآي َ ة ً നിങ്ങൾക്കു ഒരു ദൃഷ്ടാന്തം നിങ്ങളാണെങ്കിൽ വിശ്വാസികൾ (50) സത്യപ്പെടുത്തു ന്നവനായും എന്റെ മുമ്പിലുള്ളതിനെ الت തൗറാത്താകുന്ന, തൗറാത്തിൽനിന്ന് لأح ِ ل ّ َ നിങ്ങൾക്ക് ഞാൻ അനുവദനീയമാക്കുവാനും َഋا യാതൊന്നിൽ ചിലത് നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ട ഞാൻ നിങ്ങൾക്ക് വരുകയും ചെയ്തിരിക്കുന്നു ب ِ آي َ ة ٍ ദൃഷ്ടാന്തവുമായി നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അതിനാൽ നിങ്ങൾ സൂക്ഷിക്കുവിൻ َ َّ اللها അല്ലാഹുവിനെ എന്നെ അനുസരിക്കുകയും ചെയ്യുവിൻ തനിക്ക് ജനിക്കുവാൻ പോകുന്ന കുട്ടി ഇഹത്തിലും പരത്തിലും ഒരു പ്രമു ഖനായിരിക്കും, ശിശുവായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവൻ സംസാരിക്കും എന്നും മറ്റും മലക്കുകൾ മർയം (അ)യോട് പറഞ്ഞതായി 45 ,46
3:51إِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ
(51) "നിശ്ചയമായും അല്ലാഹു എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമാകു ന്നു; അതിനാൽ അവനെ നിങ്ങൾ ആരാധിക്കുവിൻ. ഇതു നേരെ (ചൊവ്വെ) യുള്ള പാതയാകുന്നു. ധ ഇതൊക്കെയാണ് എന്റെ ദൗത്യം പ ' (51) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ّ ِ ഗ്ഗ എന്റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് അതിനാൽ അവനെ നിങ്ങൾ ആരാധിക്കുവിൻ ഇതു പാതയാകുന്നു നേരായ, ചൊവ്വായ വചനങ്ങളിൽ പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന് വേദ വിജ്ഞാനങ്ങളും, തത്വവിജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതാണെന്നും, അദ്ദേഹം റസൂലായിരിക്കുമെന്നും ഈ വചനങ്ങളിൽ അവർ തുടർന്നറിയിക്കുന്നു. അതോടുകൂടി, അദ്ദേഹത്തിന്റെ "രിസാലത്തിന്റെ' (ദിവ്യദൗത്യത്തിന്റെ) പ്രത്യേക ദൃഷ്ടാന്തങ്ങൾ ഇന്നിന്നവയാണെന്നും, പ്രധാന ദൗത്യ വിഷയങ്ങൾ എന്താണെന്നും വിവരിച്ചിരിക്കുന്നു. ഗ്രന്ഥം ( الك ِ ت َ اب ) എന്ന വാക്കിൽ, എല്ലാ വേദഗ്രന്ഥങ്ങളും പൊതുവിൽ ഉൾപ്പെടുന്നു. വേദഗ്രന്ഥങ്ങൾക്കുപുറമെ ലഭിക്കുന്ന വിജ്ഞാനങ്ങളെല്ലാം തത്വവിജ്ഞാനം ( الحكمة ) എന്ന വാക്കിലും ഉൾപ്പെടുന്നു. (ഈ വാക്കിന്റെ അർത്ഥോദ്ദേശ്യങ്ങളെപ്പറ്റി അൽബക്വറ: 129-ാം വചനത്തിന്റെ വിവരണത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ഓർക്കുക) നിലവിലുള്ളതും, മൂസാ നബി(അ)ക്ക് അവതരിച്ചതുമായ തൗറാത്തുതന്നെയായിരുന്നു ഈസാ (അ)ന്റെ കാലത്തും മതത്തിന്റെ നിയമ സംഹിതയായിന്യായപ്രമാണമായി - പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ (അ)ക്കു പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഇൻജീൽ എന്ന സാ ക്ഷാൽ സുവിശേഷം. അത് കൊണ്ട് വേദഗ്രന്ഥങ്ങളെപ്പറ്റി ആദ്യം പൊതുവിൽ പ്രസ്താവിച്ച ശേഷം, തൗറാത്തിനെയും ഇൻജീലിനെയും പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ഈ രണ്ട് വേദഗ്രന്ഥങ്ങളും ഈസാ നബി(അ)ക്ക് ഹൃദിസ്ഥമായിരുന്നുവെന്ന് പറയപ്പെടുന്നു. ഈസാ(അ) എഴുത്തും വായനയും അറിയാമായിരുന്നത് കൊണ്ടും, അദ്ദേഹത്തിനു തൗറാത്തും ഇൻജീലും പഠിപ്പിക്കുമെന്ന് പിന്നീട് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കകൊണ്ടും الك ِ ت َ اب ) എന്ന വാക്യത്തിന്റെ അർത്ഥം"അദ്ദേഹത്തിന് എഴുത്ത് പഠിപ്പിക്കും' "എന്നാണ് - വേദഗ്രന്ഥം ചില വ്യാഖ്യാതാക്കൾക്ക് അഭിപ്രായമുണ്ട്. ധാത്വർത്ഥം നോക്കുമ്പോൾ അതിനു സാധ്യതയുണ്ട്താനും. ഈസാ (അ) സമുദായത്തിലേക്ക് അയക്കെ പ്പട്ട ഒരു റസൂലായിരുന്നുവെന്നും സുവിശേഷത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എല്ലാ ജന സമുദായത്തിലും റസൂലായി അയക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്ന ശേഷം മുഴുവനും തിരുമേനിയെ പിൻപറ്റുവാൻ ബാധ്യസ്ഥരാണെന്നും ഇത് സൂചി പ്പിക്കുന്നു. പല മഹാന്മാരും പ്രസ്താവിക്കുന്നത് പോലെ, ഓരോ കാലത്തും നിയോ ഗിക്കപ്പെടുന്ന റസൂലുകളുടെ സത്യത സ്ഥാപിക്കുന്നതിനുവേണ്ടി അവരുടെ കൈക്ക് അല്ലാഹു വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങൾ അത തു കാലത്തെ ജനങ്ങളുടെ വളർച്ചക്കും, പരിതഃസ്ഥിതികൾക്കും അനുസരിച്ചായിരിക്കും, വെളിപ്പെടുത്തപ്പെടുന്നത്. മൂസാ നബി(അ)യുടെ കാലം "സിഹ്റി'നു വ ളരെ പ്രചാരമുള്ളകാലമായിരുന്നു. അദ്ദേഹത്തിനു നൽകപ്പെട്ട പ്രധാന ദൃഷ്ടാന്തങ്ങ ൾ സിഹ്റിനെ വെല്ലുന്നവയായിരുന്നു. നബി തിരുമേനിയുടെ കാലം സാഹിത്യത്തിനു വളരെ സ്ഥാനം കൽപ്പിക്കപ്പെടുന്ന കാലമായിരുന്നു. തിരുമേനിക്കു നൽകപ്പെട്ട പ്രധാന ദൃഷ്ടാന്തം സാഹിത്യകാരന്മാരെ വെല്ലുന്ന അത് പോലെ , ഈസാ നബി(അ)യുടെ കാലമാകട്ടെ, തത്വശാസ്ത്രം, വൈദ്യശാസ്ത്രം മുതലാ യവയിൽ വളരെ പുരോഗതി പ്രാപിച്ച ഒരു കാലമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിനു നൽകപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങൾ അങ്ങിനെയുള്ള ശാസ്ത്രീയ കഴിവുകളെയെല്ലാം വെല്ലുമാറുള്ളവയായിരുന്നു. അദ്ദേഹത്തിന്റെ അദ്ദേഹത്തി ന്റെ പ്രവാചകത്വവും സത്യതയും സ്ഥാപിക്കുകയെന്നതിനുപുറമെ, മറ്റൊരു രഹസ്യം കൂടി ആലോചിച്ചാൽ കാണാവുന്നതാണ്. പിതാവില്ലാതെയുള്ള അദ്ദേഹത്തിന്റെ ജനനത്തിൽ അസംഭവ്യതയൊന്നുമില്ല എന്നുകൂടി തെളിയിക്കുന്ന തരത്തിലുള്ളതാണവ. സയ്യിദ് ഖുതുബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, നിർ ജ്ജീവ വസ്തുവിന് ജീവൻ നൽകുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞകാര്യം പ റയുക, മുതലായ കാര്യങ്ങൾ സൃഷ്ടികളിൽപെട്ട ഒരാളുടെ കൈക്ക് സംഭവിപ്പിക്കു വാൻ കഴിയുന്ന അല്ലാഹുവിന്മനുഷ്യനെ അളക്കുന്ന മാനദണ്ഡം കൊണ്ട് അല്ലാഹുവിനെയും അളക്കുവാൻ ശ്രമിക്കാത്ത പക്ഷം - ആരുടെ കൈക്കു അവൻ അവ വെളിപ്പെടുത്തിയോ ആ ആളെ സാധാരണക്കെതിരായി, പിതാവില്ലാതെ ജനി പ്പിക്കു വാനും വല്ല സംശയവും?! ഈസാ(അ) ന്റെ ഇവിടെ പ്രസ്താവിക്കപ്പെട്ട കാര്യ ങ്ങൾ ഇവയാകുന്നു: (1) കളിമണ്ണുകൊണ്ട് പക്ഷികളുടെ ആകൃതിയിൽ രൂപമുണ്ടാക്കി അതിൽ ദേ്ദഹം ഊതിയാൽ അത് പക്ഷിയായിത്തീരുക, (2) രോഗം നിമിത്തമോ ജനനാൽ തന്നെ കാഴ്ചയില്ലാത്തവ രായ ജാത്യാന്ധന്മാരെയും, മാറാവ്യാധിയായ വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തി വിടുക (3) മരണപ്പെട്ടവരെ ജീവിപ്പിക്കുക (4) ജനങ്ങൾ തിന്നുന്നതും, അവർ വീട്ടിൽ സൂക്ഷിച്ചുവെക്കുന്നതുമായ വസ്തുക്കളെക്കുറിച്ച് വിവരിക്കുക. അഥവാ അങ്ങിനെയുള്ള മറഞ്ഞ കാര്യങ്ങൾ പറ യുക. ഇവയെല്ലാം ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെ കൈക്കു സംഭവിച്ചിട്ടുണ്ടാവാ മെന്നു നമുക്ക് തീർത്തുപറയാം. ഇല്ലാത്തപക്ഷം, അവ അദ്ദേഹത്തിന്റെ പ്രത്യേക ദൃഷ്ടാന്തങ്ങളായി എണ്ണുന്നതിനു അർത്ഥമില്ലല്ലോ. ദൃഷ്ടാന്തങ്ങൾ പലതും കണ്ടിട്ടു പോലും അദ്ദേഹത്തെ നിഷേധിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ് യഹൂദികൾ ചെയ്തതെന്ന് പ്രസിദ്ധമാണ്. ബൈബ്ളി ലെ പുതിയ നിയമ പുസ്തകങ്ങളിൽ അവയിലെ സത്യാസത്യങ്ങൾ തിരിച്ചെടുക്കുവാൻ സാധ്യമല്ലെങ്കിലും - അന്ധതയും പാണ്ടും അദ്ദേഹം സുഖപ്പെടുത്തിയ പല സംഭ വങ്ങളും, മരിച്ചവരെ ജീവിപ്പിച്ച ചുരുക്കം ചില സംഭവങ്ങളും ഉദ്ധരിച്ചു കാണാവുന്നതാണ്. എണ്ണിപ്പറഞ്ഞശേഷം (നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ നിശ്ചയമായും നിങ്ങൾക്കതിൽ ദൃഷ്ടാന്തമുണ്ട്.)എന്നു പറഞ്ഞതിൽ നിന്നു തന്നെ ഇതു വ്യക്തമാണ്. ഇതെല്ലാം എന്റെ ണന്ന് അദ്ദേഹം വാദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുകയും, സംഭവിച്ചു കാണാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവ അദ്ദേഹത്തിന്റെ സത്യതയേക്കാൾ അദ്ദേഹത്തിന്റെ അസത്യതക്കാണല്ലോ തെളിവായിത്തീരുക. എന്നാൽ, മേൽപ്രസ്താവിച്ച ദൃഷ്ടാന്തങ്ങളെന്നോണം അദ്ദേഹത്തിൽ നിന്നു വെളിപ്പെട്ട സംഭവങ്ങൾ പലതും ചില രിവായത്തുകളിലും, ബൈബ്ളിലും പ്രസ്താവി ച്ചു കാണാമെന്നല്ലാതെ ഒന്നിനും വിശ്വാസയോഗ്യമായ തെളിവ് കാണുന്നില്ല. ചില സംഗതികൾ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. (നിങ്ങളുടെ റബ്ബിങ്കൽ നിന്നും ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തവുമായി വന്നിരിക്കുന്നു.) എന്നു പറഞ്ഞുകൊണ്ടാണ് ഈസാ (അ) ആ ദൃഷ്ടാന്തങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത ദൃഷ്ടാന്തങ്ങൾ അദ്ദേഹത്തിന്റെ കൈക്കു വെളിപ്പെടുമെങ്കിലും അവയുടെ യഥാർത്ഥ കർത്താവ് അല്ലാഹുവാണെന്നാണിത് കാണിക്കുന്നത്. പിന്നീട് ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോൾ അതെല്ലാം ഞാൻ ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദപ്രകാരം ( ِ َّ اللها ആകുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയും ചെയ്തിരിക്കുന്നു. സൂറത്തുൽ 110 ൽ ഇൗസാ (അ) നെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഇതേ ദൃഷ്ടാന്തങ്ങളെ ക്കുറിച്ച് പ്രസ്താവിച്ചപ്പോൾ, അവയെല്ലാം നീ ചെയ്യുന്നത് എന്റെ അനുവാദപ്രകാരം ആണെന്നു അവിടെയും ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ, അല്ലെങ്കിൽ മനസ്സിരുത്താതെ, പലർക്കും അമളിപിണയുകയും , അങ്ങനെ, പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാർക്കും അവർ ദിവ്യത്വം കൽപ്പിക്കുവാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാത്മാക്കൾ ഉദ്ദേശിക്കുമ്പോഴൊക്കെ അവർക്കു പല അസാധാരണ സംഭവങ്ങളും വെളിപ്പെടു ത്തുവാനും ചില മറഞ്ഞകാര്യങ്ങൾ അറിയുവാനും കഴിയുമെന്നും അവർ ധരിച്ചുവശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്ലിം സമുദായത്തിൽ ശിർക്കുപരമായ എത്രയോ അന്ധവിശ്വാസങ്ങൾ കടന്നുകൂടിയിരിക്കുകയാണ്. ദൃഷ്ടാന്തങ്ങളോടു കൂടി അയക്കപ്പെട്ട പ്രവാചകന്മാർക്കുപോലും അവർ ഉദ്ദേശിക്കുമ്പോൾ ആ ദൃഷ്ടാന്തങ്ങൾ വെളിപ്പെടുത്തുവാൻ സാധ്യമല്ലതന്നെ. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവന്റെ അനുവാദപ്രകാരം മാത്രമെ അവർക്കും അതിനു സാധ്യമാകയുള്ളൂ. അല്ലാഹു പറയുന്നു: اللها ""ഒരു റസൂലിനും തന്നെ അല്ലാഹുവിന്റെ അനുവാദപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാൻ ആകുകയില്ല. എല്ലാ അവധിക്കുമുണ്ട് ഓരോ നിയമ നിശ്ചയം.'' 38) ഈസാ (അ) നിർവ്വഹിക്കേണ്ടതായുള്ള രണ്ടുകാര്യങ്ങളെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നു: (ഒന്ന്:) തന്റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ അദ്ദേഹം സത്യപ്പെടുത്തുന്നതാണ്. അതെ, അദ്ദേഹം തൗറാത്തിന്റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്റെ നിയമ നടപടികെ ള പിൻപറ്റുകയും അതിനെ പുനർജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇൻജീൽ ഒരു പുതിയ നിയമസംഹിതയായിരുന്നി ല്ല. ഉപദേശങ്ങൾ, താക്കീതുകൾ, ഉപമകൾ ആദിയായവയാണ് അവയിലെ പ്രധാന ഉള്ളടക്കം. ഇൻജീൽ ( الإ എന്നവാക്കിനു തന്നെ സുവിശേഷമെന്നാണർത്ഥം. ഈ വാസ്തവം യേശുവിന്റെ വാക്കുകളിലൂടെ ബൈബ്ൾ ഇങ്ങനെ ഉദ്ധരിച്ചിരി ക്കുന്നു. "ഞാൻ ന്യായപ്രമാണത്തെ (തൗറാത്തിനെ) യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാൻ വന്നത്. സത്യമായിട്ട് ഞാൻ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല'.(മത്തായി, 5,17,18 ) (മറ്റൊന്ന്:) മേൽ നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ അദ്ദേഹം അവർക്കു അനുവദനീയമാക്കിക്കൊടുക്കും. ഇപ്പറഞ്ഞതിന് രണ്ടുപ്രകാര ത്തിൽ വിവക്ഷ നൽകപ്പെടുന്നു: (1) പൊതുവിൽ തൗറാത്തിന്റെ നിയമ നടപടി തന്നെയാണ് അദ്ദേഹവും പിൻപറ്റുന്നതെങ്കിലും നിരോധിക്കപ്പെട്ടിരുന്ന ചിലകാര്യ ങ്ങളുടെ നിരോധം അദ്ദേഹത്തിന്റെ കാലത്ത് "നസ്ഖ്' ചെയ്യപ്പെടുക (ദുർബ്ബലപ്പെടുത്തുക) യുണ്ടായിട്ടുണ്ട്. യഹൂദികൾക്ക് അനുവദനീയമായിരുന്ന ചില വസ്തുക്കൾ വരുടെ അക്രമം നിമിത്തം അവർക്ക് നിഷിദ്ധമാക്കപ്പെട്ടതായി അല്ലാഹു(4:160,6:14 6) പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള വല്ലതും പിന്നീട് ഈസാ (അ)ന്റെ കാലത്തു അവർക്ക് അനുവദനീയമാക്ക പ്പെട്ടിരിക്കാം. ഈ അഭിപ്രായത്തെയാണ് ഇബ്നു കഥീർ (റ) മുതലായവർ ശരിവെച്ചിരിക്കുന്നത്. അത് പോലെയുള്ള വല്ല നിയമങ്ങളിലും കാലാനുസൃതമായ എന്തെങ്കിലും ചില്ലറമാറ്റങ്ങൾ വരുത്തുന്നത് തൗറാത്തിനെ സത്യപ്പെടുത്തുന്നതിന് എതിരാകുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. (2) യഥാർത്ഥത്തിൽ നിഷിദ്ധമാക്കപ്പെട്ടവയല്ലെങ്കിലും പുരോഹിതന്മാരുടെയോ മറ്റോ ദുർവ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും കാരണമായി നിഷിദ്ധങ്ങൾ എന്നു കരുതെ പ്പട്ടു വന്നിരുന്ന ചില കാര്യങ്ങളുടെ യഥാർത്ഥ വിധി തുറന്നുകാട്ടും. ഈസാ (അ ) പറഞ്ഞതായി മറ്റൊരു സ്ഥലത്ത് (നിങ്ങൾ ഭിന്നാഭിപ്രായപ്പെട്ടുക്കൊണ്ടിരിക്കുന്നതിൽ ചിലതുഞാൻ നിങ്ങൾക്ക് വ്യക്തമാക്കിത്തരുവാനും (സുഖുറുഫ്:63) എന്നു പറഞ്ഞിരിക്കുന്നത് ഈ അഭിപ്രായത്തിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. ( ) അവസാനം, "നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു'വെന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ട് എല്ലാ പ്രവാചകന്മാരുടെയും ദൗത്യ പ്രധാനമായ മൗലിക തത്വങ്ങൾ ഈസാ നബി( അ)യും പ്രഖ്യാപനം ചെയ്യുന്നു. اللها അതെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നെ അനുസരിക്കണം, എന്റെയും നിങ്ങളുടെയും റബ്ബ് അല്ലാഹു തന്നെയാണ്. അവനെ മാത്രം ആരാധിക്കണം, ഇതാണ് നേർക്കുനേരെ യുള്ള മാർഗം എന്നൊക്കെ. ഈ ഉൽബോധനങ്ങൾക്ക് ക്രിസ്ത്യാനികൾ എന്തുതന്നെ വ്യാഖ്യാനം നൽകിയാലും ശരി വേദഗ്രന്ഥങ്ങളായി അവ ർ സ്വീകരിച്ചു വരുന്ന നിലവിലുള്ള സുവിശേഷങ്ങളിൽ ഈ പരമാർത്ഥം ഇന്നും അവിടവിടെയായി വസ്തുത അവർക്കുപോലും നിഷേധിപ്പാൻ സാധ്യമല്ല. ഉദാഹരണമായി: പിശാചിന്റെ ഒരു പരീക്ഷണത്തിന് വിധേയനായ അവസരത്തിൽ യേശു അവനോട് പറയുകയാണ്: "സാത്താനെ, എന്നെവിട്ടുപോ , നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ പിശാച് അവനെ പായി' (മത്തായി, 4:10,11) ജൂത പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ട് യേശു പറയുന്നു: ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യശയ്യാവു പ റഞ്ഞതു ശരി:"ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും ട ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മനുഷ്യകൽപ്പനകളായ ഉപദേശങ്ങളെ ഇവ ർ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു.' (മാർക്കോസ്, 7: 5-7; മത്തായി, 15:7-9)
3:52–54۞فَلَمَّآ أَحَسَّ عِيسَىٰ مِنۡهُمُ ٱلۡكُفۡرَ قَالَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشۡهَدۡ بِأَنَّا مُسۡلِمُونَ
رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱكۡتُبۡنَا مَعَ ٱلشَّـٰهِدِينَ
وَمَكَرُواْ وَمَكَرَ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ
(52) എന്നിട്ട് ഈസാ അവരിൽ നിന്നു അവിശ്വാ സത്തെ (അനുഭവത്തിൽ) അറിഞ്ഞ പ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു വിങ്കലേക്കുള്ള (മാർഗത്തിൽ) എന്റെ സഹായികൾ ആരുണ്ട്?' "ഹവാരിയ്യുകൾ' പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്റെ (മാർഗത്തിൽ) സഹാ യികളാകുന്നു; ഞങ്ങൾ അല്ലാഹുവി ൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ "മുസ്ലിം'കളാകുന്നുവെന്ന് താങ്കൾ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (53) "ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസി ക്കുകയും, ഞങ്ങൾ റസൂലിനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടു ത്തേണമേ!' (54) അവർ (അവിശ്വാസികൾ) തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാ കട്ടെ, തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു. (52) എന്നിട്ട് അറിഞ്ഞപ്പോൾ, അനുഭവിച്ചറിഞ്ഞാരെ س َ ىജ ع ِ ഈസാ അവരിൽ നിന്ന് അവിശ്വാസം َ لا َ ق അദ്ദേഹം പറഞ്ഞു എന്റെ സഹായികൾ ആരാണ് َ ِ إ ِ َّ اللها അല്ലാഹുവിങ്കലേക്ക് ഹവാരിയ്യുകൾ പറഞ്ഞു ن َ ح ْ ن ُ ഞങ്ങൾ اللها അല്ലാഹുവിന്റെ സഹായികളാകുന്നു اللها ِ ب ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു താങ്കൾ സാക്ഷ്യംവഹിക്കുകയും ചെയ്യുക ഞങ്ങൾമുസ്ലിംകളാണെന്ന് (53) ഞങ്ങളുടെ റബ്ബേ آم َ ن ّ َ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു അവതരിപ്പിച്ചതിൽ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു الر ّ َ س ُ ول َ റസൂലിനെ അതിനാൽ ഞങ്ങളെ രേഖപ്പെടുത്തേണമേ الش സാക്ഷ്യം വഹിക്കുന്നവരോടൊപ്പം (54) അവർ തന്ത്രം പ്രയോഗിക്കുകയും ചെയ്തു اللها അല്ലാഹുവും തന്ത്രം പ്രയോഗിച്ചു ُ َّ اللها َ و അല്ലാഹുവാകട്ടെ തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു. സൂ: സ്വഫ്ഫിൽ അല്ലാഹു പറയുന്നു: "ഹേ വിശ്വസിച്ചവരേ, മറിയമിന്റെ മകൻ ഈസാ അല്ലാഹുവിങ്കലേക്ക് എന്റെ സഹായികൾ ആരാണ് എന്ന് ഹവാരിയ്യുകളോട് ചോദിച്ചപ്പോൾ, ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണ് എന്നും ഹവാരിയ്യുകൾ പറഞ്ഞതുപോലെ, നിങ്ങൾ അല്ലാഹുവിന്റെ സഹായികളായിത്തീരുവിൻ. എന്നിട്ട് സന്തതികളിൽ നിന്ന് ഒരു വിഭാഗം വിശ്വസിച്ചു: ഒരു വി ഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോൾ വിശ്വസിച്ചവർക്ക് അവരുടെ ശത്രുക്കൾക്കെതിരിൽ നാം ബലം നൽകി. അങ്ങിനെ, അവർ (വിജയം നേടി) പ്രത്യക്ഷരായിത്തീർന്നു. ِ َّ اللها ّആّ ُ َ മ الصف ي َ ا أ َ "ഹവാരിയ്യുകൾ എന്ന പദത്തിന്റെ വാക്കർത്ഥത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അവർ അലക്കുകാരായിരുന്നുവെന്നും, മത്സ്യവേട്ട നടത്തുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. ഏതായാലും "സഹായികൾ' എന്ന ഉദ്ദേശ്യത്തിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. അഹ്സാബ് യുദ്ധത്തിൽ പങ്കെടുക്കുവാൻ നബി ജനങ്ങളെ ക്ഷണിച്ചപ്പോൾ, സുബൈർ (റ) വേഗം ആ ക്ഷണനം സ്വീകരിച്ചു. അപ്പോൾ തി രുമേനി, "എന്റെ ഹവാരിയാണ് സുബൈർ' എന്ന് പറയുകയുണ്ടായി. (ബു:മു) ഈസാ നബി(അ)യുടെ സത്യോപദേശങ്ങൾ സ്വീകരിക്കാതെയും, ദൃഷ്ടാന്തങ്ങ ൾ വകവെക്കാതെയും അദ്ദേഹത്തിന്റെ ശഠിച്ചു നിന്നു. അദ്ദേഹത്തിന്റെ ദിവ്യദൗത്യം നിഷേധിക്കുക മാത്രമല്ല; അദ്ദേഹത്തിന്റെ പേരിൽ അവർ കള്ളാരോപണങ്ങൾ തൊടുത്തുവിടുകയും കൊലപ്പെടുത്തുവാൻ ഗൂഢശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ നെ്ന സഹായിക്കുവാൻ ആരാണു തയ്യാറുള്ളത് ( ِ َّ اللها എന്നു തന്റെ അനുയായികളോട് അദ്ദേഹം ചോദിച്ചു. കുറച്ചാളുകൾ മുന്നോട്ടുവന്ന് ഞ ങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ സഹായിക്കുവാൻ തയ്യാറാണ് ( ِ َّ اللها എന്നറിയിച്ചു. അഥവാ അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതിൽ ഞങ്ങൾ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുവാൻ തയ്യാറാണെന്ന് താൽപര്യം. ഇവരാണ് "ഹവാരിയ്യുകൾ' എന്ന പേരിൽ അറിയ പ്പെടുന്നത്. ഇവർ പന്ത്രണ്ടു പേരായിരുന്നുവെന്ന് പറയപ്പെടുന്നു. (അല്ലാഹുവിനറിയാം) തങ്ങൾ യഥാർത്ഥ സത്യവിശ്വാസം സ്വീകരിച്ചവരും, അല്ലാഹുവിന്റെ കൽപ്പനകൾക്കു നിരുപാധികം കീഴടങ്ങിയവരും മുസ്ലിംകളും) ആ ണെന്നും ഈസാ (അ) ന്റെ മുമ്പിൽ പ്രഖ്യാപനം ചെയ്യുകയും, റസൂലിനെ പിൻപറ്റിയ സത്യ സാക്ഷികളിൽ തങ്ങളെ ഉൾപ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ സത്യ പ്രബോധനങ്ങളെയും നശിപ്പിക്കുവാൻ വേണ്ടി പല കുതന്ത്ര ങ്ങളും അക്രമങ്ങളും നടത്തിപ്പോന്നു. പക്ഷേ, അവർക്കെതിരായ ചില തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടു അല്ലാഹു അവരെ പരാജയപ്പെടുത്തിക്കളഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഈ വചനങ്ങളിൽ നിന്നു മൊത്തത്തിൽ മനസ്സിലാക്കാനുള്ളത്. ഈസാ നബി(അ)യിൽ അവിശ്വസിച്ചവർക്കെതിരെ അല്ലാഹു സ്വീകരിച്ച തന്ത്രങ്ങളെപ്പറ്റി അടുത്ത വചനങ്ങളിൽ വിവരിക്കുന്നുണ്ട്. എന്നാൽ, അവർ ഈസ(അ) ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങൾ എന്തായിരുന്നുവെന്ന് ഇവിടെ പ്രസ്താവിക്ക പ്പെട്ടിട്ടില്ലെങ്കിലും പല പ്രസ്താവനകളിൽ നിന്നും മറ്റുമായി അവ ഏറെക്കുറെ മനസ്സിലാക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി വ്യഭിചാരപുത്രൻ, ചെപ്പടിവിദ്യക്കാരൻ, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങൾക്കിടയിൽ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവൻ എന്നിങ്ങനെ പലതും ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മാതാവിനെപ്പറ്റി വ്യഭിചാരിണി എന്നും മറ്റും പ റഞ്ഞുണ്ടാക്കി. ആ പ്രവാചകവര്യന്റെ തത്വോപദേശങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാകുന്നത് തങ്ങളുടെ പൗരോഹിത്യ താൽപര്യങ്ങൾക്കും പാരമ്പര്യാചാരങ്ങൾക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും, അവരുടെ അസൂയയും മാത്രമാണ് കാരണം. അദ്ദേഹത്തിന് പ്രവാചകത്വവും ദിവ്യദൗത്യവും ലഭിക്കുകയും, അദ്ദേഹം മ തപ്രബോധനം ചെയ്തു തുടങ്ങുകയും ചെയ് തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. മേ പ്പടി സംരംഭങ്ങളിലൊന്നും അവർക്ക് വിജയിക്കുവാൻ കഴിയാതെ വന്നപ്പോൾ, എതിർ പ്പും കുതന്ത്രങ്ങളും വർദ്ധിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തുവാനും ക്രൂശിക്കാനും ശ്രമം നടത്തി. ബൈബ്ളിന്റെ (യോഹന്നാൻ, മാർക്കോസ് മുതലായ സുവിശേഷങ്ങളി ലെ) വിവരണങ്ങളനുസരിച്ച് സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:-- റോമൻ കൈസറുടെ കീഴിൽ പിലാത്തോസ് രാജാവായിരുന്നു ബൈത്തുൽ മുക്വദ്ദസിൽ ഭരണം നടത്തിയിരുന്നത്. ഈസാ(അ) നെപ്പറ്റി ആ ദുഷ്ടൻമാ ർ രാജാവിൻെറ മുമ്പിൽ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമൻ ഭരണകൂടത്തിനെതി രെ പ്രചാരവേല നടത്തുകയാണ്. ഞങ്ങൾക്ക് രാജാവായി കൈസർ തന്നെമതി എന്നൊക്കെയായിരുന്നു ആരോപണത്തിന്റെ താൽപര്യം. കേവലം ഒരു വിഗ്രഹാ രാധകനായ പിലാത്തോസ് അദ്ദേഹത്തെ വിളിപ്പിച്ചു വിചാരണ നടത്തിയതിൽ, ആരോപണങ്ങളൊന്നും ശരിയല്ലെന്നു തെളിഞ്ഞു. "അവനെ ക്രൂശിക്കുക' എന്ന് ആർത്തു വിളിക്കുകയാണ് അവർ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത് ) അനുസരിച്ചു വേണ്ടത് ചെയ്തുകൊള്ളുക എന്നു പിലാത്തോസ് അവരോട് പറഞ്ഞു. നിയമ്ര പകാരം അവനെ കൊല്ലേണ്ടതാണെന്നും, കൊല്ലുവാൻ ഞങ്ങൾക്കധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി. അത്രയുമല്ല, അവനെ കൊലപ്പെടുത്താ ത്ത പക്ഷം താൻ (പിലാത്തോസ് രാജാവ്) റോമൻ കൈസറുടെ എതിരാളിയാണെന്ന് ഞങ്ങൾ കൈസറെ അറിയിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തിൽ നിന്നും ഞാൻ ഒഴിവാണെന്നും നിങ്ങൾ തന്നെ ആ പാപം ഏൽക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് അവസാനം യഹൂദികളുടെ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുവാൻ നിർബന്ധിതനായി. ഈസാ(അ)ന്റെ ശിഷ്യ ഗണങ്ങളിൽ യൂദാ (യൂദാസ്) എന്നുപേരായ ഒരാൾ ദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാൻ മുപ്പതു പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവൻ യഹൂദപുരോഹിതന്മാരെയും പിലാത്തോസിന്റെ പട്ടാളക്കാരെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ(അ) നെ തിരഞ്ഞുപോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. യൂദാ ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവർ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുൾക്കിരീടം ധരിപ്പിക്കുക മുതലായ പല അക്രമങ്ങളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരി ശിൽ കയറ്റുകയും ചെയ്തു. ഇതാണ് ബൈബ്ളിൽ പറഞ്ഞതിന്റെ ചുരുക്കം. യഥാർത്ഥത്തിൽ, കുരിശു സംഭവത്തിന്റെ പര്യവസാനം മറ്റൊന്നായിരുന്നു. അവ ർ ഒരാളെ പിടികൂടിയതും, കുരിശിൽ തറച്ചതും ശരിതന്നെ. പക്ഷെ, ആ ആ ൾ ഈസാ(അ) ആയിരുന്നില്ല. അവരറിയാതെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത് . അതെ, اللها َ و ُ َّ اللها (അവർ കുതന്ത്രം പ്രയോഗിച്ചു അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രജ്ഞൻമാരിൽവെച്ച് ഉത്തമനുമാകുന്നു) അടുത്ത വചനത്തിൽ അല്ലാഹു പ്രയോഗിച്ച തന്ത്രമെന്തെന്ന് വിഭാഗം - 6
3:55–57إِذۡ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۖ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأَحۡكُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ
فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمۡ عَذَابٗا شَدِيدٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ
وَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
(55) (അതെ)അല്ലാഹു പറഞ്ഞ സന്ദർഭം: "ഈസാ, നിശ്ചയമായും, നിന്നെ ഞാൻ പൂർണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരിൽ നിന്നു നിന്നെ (ഞാൻ) ശുദ്ധമാ ക്കുകയും, നിന്നെ പിൻപറ്റിയവരെ ക്വിയാമത്തുനാൾവരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്റെ അടുക്കലേക്കായി രിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോൾ നിങ്ങൾ ഭിന്നിച്ചുകൊണ്ടി രിക്കുന്ന കാര്യത്തിൽ, നിങ്ങൾക്കിട യിൽ ഞാൻ വിധി കല്പിക്കുന്നതാ കുന്നു. (56) "എന്നിട്ട് അപ്പോൾ, യാതൊരു കൂട്ടർ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാൻ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവർക്കു സഹായികളായിട്ട് (ആ രും ഉണ്ടാകുക) ഇല്ലതാനും (57) "എന്നാൽ, യാതൊരുകൂട്ടർ വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ അവർക്ക് അവൻ (അല്ലാഹു) അവരുടെ പ്രതിഫലങ്ങൾ പൂർത്തി യാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്നേഹിക്കു കയില്ല.' (55) اللها അല്ലാഹു പറഞ്ഞ സന്ദർഭം ഈസാ ّ ِ ര ِ إ നിശ്ചയമായും ഞാൻ നിന്നെപൂർണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് നിന്നെ ഉയർത്തുന്നവനുമാണ് َّ َ റ ِ إ എന്നിലേക്ക് നിന്നെ ശുദ്ധമാക്കുന്നവനുമാണ് അവിശ്വസിച്ചവരിൽ നിന്ന് ആക്കുന്നവനുമാണ് ّ َ ِ ين َആات നിന്നെ പിൻപറ്റിയവരെ ف َ و ْ ق َ മീതെ ّ َ ِ ين َആك അവിശ്വസിച്ചവരുടെ നാൾവരെ ക്വിയാമത്തിന്റെ പിന്നെ എന്റെ അടുക്കലേക്കാണ് നിങ്ങളുടെ മടക്കം അപ്പോൾ ഞാൻ വിധികൽപിക്കും, വിധിക്കും നിങ്ങൾക്കിടയിൽ ف ِ يم َ ا യാതൊന്നിൽ അതിൽ നിങ്ങളായിരുന്നു നിങ്ങൾ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും (56) എന്നാലപ്പോൾ ّ َ ِ ين َആك അവിശ്വസിച്ചവർ അവരെ ഞാൻ ശിക്ഷിക്കും കഠിനമായ ശിക്ഷ ഇഹത്തിൽ വെച്ചു و َ الآخ ِ ر َ ة ِ പരത്തിലും അവർക്കില്ലതാനും സഹായികളായിട്ടു (ആരും) (57) اആا എന്നാൽ യാതൊരു കൂട്ടർ آم َ ن ُ وا അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കുകയും ചെയ്തു الص സൽകർമങ്ങൾ അവർക്കവൻ നിറവേറ്റി(പൂർണമായി) കൊടുക്കും അവരുടെ പ്രതിഫലങ്ങൾ, കൂലി ُ َّ اللها َ و അല്ലാഹു ഇഷ്ടപ്പെടുകയില്ല الظّ അക്രമികളെ ഈസാ നബി (അ)യിൽ അവിശ്വസിച്ചവർക്കെതിരെ അല്ലാഹുവും തന്ത്രം പ്രയോഗിച്ചുവെന്നു കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത ന ടപടി പ്രയോഗത്തിൽ വരുത്തും മുമ്പ് അതെങ്ങിനെയായിരിക്കുമെന്ന് ഈസാ (അ)ക്ക് അല്ലാഹു അറിയിച്ച വിവരമാണ് ഈ വചനത്തിൽ കാണുന്നത്. അതിന്റെ സാരം ഇങ്ങിനെ സംഗ്രഹിക്കാം: ആ അവിശ്വാസികൾ എന്ത് കുതന്ത്രങ്ങൾ പ്രയോഗിച്ചാലും ശരി, അവരുടെ കെണിയിൽ അകപ്പെടാതെ നിന്നെ (ഈസാ നബിയെ) ഞാൻ രക്ഷപ്പെടുത്തും. നിന്നെ ഞാൻ അവരിൽ നിന്ന് പിടിച്ചെടുത്ത് എന്റെ അടുക്കലേക്ക് ഉയർത്തിക്കൊണ്ടുവരും. അങ്ങനെ, ആ ദുഷ്ടന്മാരിൽ നിന്നു നിനക്ക് ഞാൻേ മാചനം നൽകും. നിന്നെ പിൻപറ്റിയിട്ടുള്ള സത്യവിശ്വാസികൾക്ക് ക്വിയാമത്തുനാൾവ രെ ആ അവിശ്വാസി കളെക്കാൾ ഉന്നതസ്ഥാനം നൽകിക്കൊണ്ടിരിക്കും. അവസാനം എല്ലാവ രും എന്റെ അടുക്കൽ മടങ്ങിവരുമല്ലോ. അപ്പോഴായിരിക്കും നിങ്ങൾ തമ്മിലുള്ള ഭി ന്നിപ്പുകളെ സംബന്ധിച്ച അന്തിമ തീരുമാനം ഞാൻ എടുക്കുക. അവിശ്വാസികൾക്ക് ഇഹത്തിലും പരത്തിലും ഞാൻ കഠിനമായ ശിക്ഷ നൽകും. അതിൽ നിന്നു അവരെ സഹായി ച്ചു രക്ഷ നൽകുവാൻ ആർക്കും സാധ്യമല്ല. സത്യവിശ്വാസവും സൽക്കർമവും സ്വീകരിച്ചവർക്കുള്ള പ്രതിഫലം ഞാൻ പൂർണമായി നൽകി അനുഗ്രഹിക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു സ്നേഹിക്കുക എന്ന പ്രശ്നമേ ഇല്ല. ഈസാ (അ)നെ കുരിശിൽ തറച്ച് മൃഗീയമായ രൂപത്തിൽ വധിക്കുവാനായിരുന്നു വല്ലോ യഹൂദികൾ വട്ടംകൂട്ടിയിരുന്നത്. അവരിൽ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷിക്കുമെന്ന്; അദ്ദേഹത്തിനു നൽകിയ വാഗ്ദാനം അല്ലാഹു എങ്ങനെ പാലിച്ചുവെന്നു മറ്റൊരു സ്ഥലത്ത് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാ ഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമാകുവാനുള്ള പലകാരണങ്ങളും എടുത്തു പറയുന്ന കൂട്ടത്തിൽ അല്ലാഹുവിന്റെ റസൂലും മർയമിന്റെ മകനുമായ മസീഹു യ ഞങ്ങൾ കൊലപ്പെടുത്തിയിരിക്കുന്നുവെന്നുള്ള അവരുടെ വാദം ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: അവർ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടി ല്ല; അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല. എങ്കിലും അവർക്കദ്ദേഹം തിരിച്ചറിയാതാക്കപ്പെ ട്ടിരിക്കുക യാണ്. നിശ്ചയമായും ഭിന്നാഭിപ്രായത്തിലായവർ, അദ്ദേഹത്തെക്കുറിച്ചു സംശ യത്തിൽ തന്നെയാകുന്നു. അവർക്ക് അദ്ദേഹത്തെപ്പറ്റി ഊഹത്തെ പിൻപറ്റുകയല്ലാതെ ഒരു അറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അല്ലാഹു തന്റെ അടുക്കലേക്ക് അദ്ദേഹത്തെ ഉയർത്തുകയാണ് ചെയ്തത്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു. : 157, 158) അതെ , അദ്ദേഹത്തെ കുരിശിൽ തറച്ചു കൊല്ലുവാനുള്ള ഒരുക്കങ്ങളെല്ലാം അവർ ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തെ അവർക്കു പിടികിട്ടിയില്ല. അദ്ദേഹമെന്നു ധരിച്ച് അദ്ദേഹത്തോടു രൂപ സാദൃശ്യമുള്ള ഒരാളെ പിടിച്ചു ക്രൂശിക്കുകയാണുണ്ടായത്. തങ്ങൾ കൊലപ്പെ ടുത്തിയതു അദ്ദേഹത്തെതന്നെയാണെന്ന് ഉറപ്പിക്കത്തക്ക ഒരു തെളിവോ ഉറപ്പായ അറിവോ അവർക്കില്ല. അവർ ഊഹിച്ചത് അങ്ങിനെയാണെന്നു മാത്രം. യഥാർത്ഥത്തിൽ സംഭ വിച്ച ത് മറ്റൊന്നാകുന്നു. അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കു ഉയർത്തിക്കളഞ്ഞു. പിന്നെ എങ്ങനെയാണ് അവർ അദ്ദേഹത്തെ കൊലപ്പെടുത്തുക?! യേശുവിനെ തങ്ങൾ ക്രൂശിച്ചു കൊലപ്പെടുത്തിയെന്നു അഹങ്കരിക്കുന്ന യഹൂദികൾക്കോ, യഥാർത്ഥം മനസ്സിലാക്കുവാൻ കഴിയാതിരിക്കുകയും , ക്ര മേണ ആ സങ്കൽപത്തെ അടിസ്ഥാനമാക്കി പുതിയൊരു മതസംഹിത കെട്ടിപ്പടുത്തുണ്ടാക്കുകയും ചെയ്ത ക്രിസ്ത്യാനികൾക്കോ ആ സംഭവത്തിന്റെ സാക്ഷാൽ രൂപം അറിഞ്ഞൂകൂ ടാ. അല്ലാഹു പറഞ്ഞതുപോലെ, അവർ കുരിശിലേറ്റിയത് യേശുവിനെത്തന്നെയാണെ ന്നോ, അവർകൊലപ്പെടുത്തിയത് അദ്ദേഹത്തെത്തന്നെയാണന്നോ അവർക്ക് ഉറപ്പില്ലെന്നുള്ള യഥാർത്ഥം ബൈബ്ളിന്റെ പ്രസ്താവനകളിൽ നിന്ന് തന്നെ മനസ്സിലാകുന്നതാണ്. അദ്ദേഹത്തെ പിടിച്ചുകൊണ്ട് വന്നവർ അദ്ദേഹത്തെ നേരിൽ അറിയാത്തവരായിരുന്നു. രാത്രി പന്തം കൊളുത്തികൊണ്ടാണ് അവർ തോട്ടത്തിൽ അദ്ദേഹത്തെ തിരഞ്ഞു ന ടന്നത്. വിചാരണ സമയത്ത് യഹൂദികൾ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. രൂപ സാദൃശ്യമുള്ള ആളുകൾ വേറെയും ഉണ്ടായിരുന്നു. യേശുവിന്റെ തന്നെയും രൂപം മാറുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. ചില മണിക്കൂറുകൾ മാത്രമെ അദ്ദേഹം കു രിശിൽ തറക്കപ്പെട്ടവനായിരുന്നുള്ളൂ. കുരിശിൽ നിന്നിറക്കിയപ്പോൾ മുറിവിൽ നിന്ന് രക്തം ഒഴുകിയിരുന്നു എന്നിങ്ങനെയുള്ള പല പ്രസ്താവനകളും, അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ എന്ന ശിഷ്യനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ പരാമർശങ്ങളും വസ്തുനിഷ്ഠമായി പരിശോധിക്കുന്നവർക്ക് ഈ വാസ്തവം ബോധ്യമാകും. കൂടുതൽ വിശദീകരണത്തിന് മുതിരുന്ന പക്ഷം അത് കുറേ ദീർഘിച്ചു പോകുന്നതാണ്. ദുർവ്യാഖ്യാനവും, മുൻവിധിയും യുക്തിവാദവുമൊക്കെ ഒരു ഭാഗത്ത് ഒതുക്കിവെച്ചുകൊണ്ട് ശുദ്ധ മനസ്സോടെ അല്ലാഹു വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചതെന്തും മുഖവിലക്കു സ്വീകരിക്കുവാനുള്ള സന്നദ്ധതയോടെ ഈ വചനവും, സൂ: നിന്ന് മേലുദ്ധരിച്ച വചനവും വായി ക്കുന്ന ഒരു മുസ്ലിമിന് മറ്റു മനുഷ്യരെപോലെ ഈസാ നബി (അ) മരിച്ചു മണ്ണടിഞ്ഞു പോയിരിക്കുകയാണെന്നു വിശ്വസിക്കുവാൻ കഴിയുകയില്ല. അല്ലാഹു തന്റെ അടുക്കലേക്കു അദ്ദേഹത്തെ ഉയർത്തി اللها എന്നു പറഞ്ഞതിന്റെ അർത്ഥം അദ്ദേഹത്തിന്റെ ആത്മാവിനെ പിടിച്ചുകൊണ്ടുപോയി എന്നാണെന്നോ, അവന്റെ അക്കാലത്ത് നിലവിലുള്ള കുരിശു മരത്തിന്റെ രൂപവും, അതിൽ മനുഷ്യരെ ക്രൂശിക്കുന്ന സമ്പ്രദായവും നോക്കുമ്പോൾ കുരിശിൽ തറക്കപ്പെട്ട ആൾ മരണപ്പെടുവാൻ രണ്ടുമൂന്നുദിവസം വേണ്ടിവരുമായിരുന്നു. അടുക്കൽ അദ്ദേഹത്തിനു ഉന്നത പദവി നൽകി എന്നാണെന്നോ പറഞ്ഞുതൃപ്തിപ്പെടുവാനും സാധ്യമല്ല. അദ്ദേഹത്തെ അവർകൊലപ്പെടുത്തിയിട്ടില്ല )എന്നും, അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടുമില്ല എന് നുമുള്ള വാക്യങ്ങളിൽ "അദ്ദേഹത്തെ' എന്ന സർവ്വ നാമം കൊണ്ടുള്ള വിവക്ഷ എതൊന്നാണോ അതേ വസ്തുതതന്നെയായിരിക്കണമല്ലോ "അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു ഉയർത്തി' اللها എന്ന വാക്യത്തിലെ സർവ്വ നാമം കൊണ്ടുള്ള വിവക്ഷയും വക്രതയില്ലാത്ത ഏതൊരുസാമാന്യ ബുദ്ധിക്കും മനസ്സിലാക്കാവുന്നതാ ണിത്. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയുള്ള ഈസാ നബി (അ) യാണ് ഉദ്ദേശ്യമെങ്കിൽ മുന്നാമത്തേതിലും അങ്ങിനെത്തന്നെ. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയ ദേഹമാണെന്നും, മൂന്നാമത്തേതിൽ മാത്രം അദ്ദേഹത്തിന്റെ ആത്മാവ് ജഡം മാത്രമാണെന്നുംപറയുന്നതിന് നീതീക രണമില്ല. ഭാഷാചട്ടങ്ങൾക്കോ യുക്തിക്കോ അതു യോജിക്കുന്നതുമല്ല. اللها (അല്ലാഹു അവങ്കലേക്ക് അദ്ദേഹത്തെ ഉയർത്തി) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, അദ്ദേഹത്തിനു അല്ലാഹുവിങ്കൽ ഉന്നത പദവി നൽകി എന്നാണെന്നുള്ള വാദം, പാമരന്മാരെ പകിട്ടാക്കുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. കാരണം. ഒരു ക്രിയയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അതിനു ശേഷം ا ِ لى (ഇലാ) എന്ന അവ്യയം വരുമ്പോൾ ആ ക്രിയ സംഭവിക്കുന്ന കാലത്തിന്റെയോ, സ്ഥലത്തിന്റെയോ അവസാനം കുറിക്കുവാനുള്ളതായിരിക്കും അത്. ( يعنى لانتهاء الغاية الزمانية اوالمكانية ) ഈൗ അവ്യയത്തിന് മലയാളത്തിൽ നാം "-ലേക്ക്' എന്നും "വരെ'എന്നും സാധാരണ വിവർത്തനം നൽകാറുള്ളതും ഇതേ അർത്ഥം ഉദ്ദേശിച്ചു തന്നെയാകുന്നു. അതായത്, അല്ലാഹുവിങ്കലേക്ക് എത്തുന്നതുവരെ അദ്ദേഹത്തെ അവൻ ഉയർത്തിക്കൊണ്ടുപോയി എന്നു സാരം. നമ്മുടെ മുമ്പിലുള്ള ഈ വചനത്തിൽ رافعك الى (എന്നിലേക്കു ഉയർത്തുന്നു) എന്നും, സൂറ: വചനത്തിൽ اللها (അല്ലാഹു അവങ്കലേക്ക് ഉയർത്തി) എന്നുമാണല്ലോ ഉള്ളത്. എന്നാൽ അല്ലാഹുവിങ്കലേക്ക് ഉയ ർത്തി എന്നു പറഞ്ഞതിന്റെ താൽപര്യമെന്താണ്; ചോദ്യം ഇതാണ്: ഇനി ആലോചിക്കുവാനുള്ളത്. ആകാശത്തേക്ക് ഉയർത്തി എന്നാണതിന്റെ താല്പര്യമെന്നത്രെ പണ്ഡിതന്മാരുടെ അടുക്കലുള്ള ബലപ്പെട്ട അഭിപ്രായം. ഏതായാലും മേൽപോട്ടു ഉയർത്തിക്കൊണ്ടുപോയി എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമില്ല, ഉപരിലോകത്തേക്ക് സാമാന്യമായി പറയാം. എന്നല്ലാതെ, സ്ഥാനം തിട്ടപ്പെടുത്തിപ്പറയുവാൻ തക്ക തെളിവുകളില്ല. യഥാർത്ഥം അല്ലാഹുവിന്നറിയാം. അല്ലാഹുവിങ്കൽ ഉന്നത പദവി നൽകുക എന്നുള്ള ഈ പുതിയ അർത്ഥം കൽപിക്കുന്നവർ, അതിനെ ന്യായീകരിക്കുവാൻ ഇദ്രീസ് നബി (അ) യെപ്പറ്റി സൂറത്തു മർയമിൽ (അദ്ദേഹത്തെ നാം ഉന്നതമായ ഒരു സ്ഥാനത്തു ഉയർത്തിവെച്ചിരിക്കുന്നു) എന്നു പറഞ്ഞിട്ടുള്ളതിനെ എടുത്തു കാണിക്കാറുണ്ട്. ഇതിൽ "ഇലാ' ( ا ِ لى )എന്ന അവ്യയം ഇല്ലെന്നുമാത്രമല്ല; ഉന്നതമായ ഒരു സ്ഥാനത്ത് എന്നു അല്ലാഹു തന്നെ സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. നേരെ മറിച്ച് ന്നതമായ ഒരു സ്ഥാനത്തേക്ക് ( الى مكان علي ) എന്നായിരുന്നു അല്ലാഹു പറഞ്ഞതെങ്കിൽ മുകളിൽ പ്രസ്താവിച്ച പ്രകാരം തന്നെയായിരിക്കും ഇവിടെയും ഉദ്ദേശ്യം. നമസ് കാരത്തിലെ ഒരു പ്രാർത്ഥനയിൽ (എന്നെ ഉയർത്തണേ) എന്നുള്ളതും ഇവർ എടുത്ത് കാണിക്കാറുണ്ട്. ഇതിലും ( ا ِ لى ) എന്ന അവ്യയം ഇല്ലല്ലോ. അറബി ഭാഷയെ സംബന്ധിച്ചു പ്രാഥമിക ജ്ഞാനമെങ്കിലും ഉള്ളവർക്കറിയാം. ക്രിയകളുമായി ബ ന്ധപ്പെട്ടു നിൽക്കുന്ന അവ്യയങ്ങൾക്കനുസരിച്ച് ക്രിയകളുടെ അർത്ഥത്തിൽ വ്യത്യാസം നേരിടുമെന്ന്. "ക്വാദിയാനികൾ' എന്നപേരിൽ അറിയപ്പെടുന്ന അഹമ്മദീ മതക്കാർക്ക് ട പുതിയ മതാടിസ്ഥാനങ്ങൾ കെട്ടിപ്പൊക്കുന്നതിന് ഈസാ (അ) സ്ഥാപിക്കേണ്ടുന്ന ഗതികേടുള്ളതുകൊണ്ട് അവരും പുരോഗമനവാദികളെന്നു സ്വയം അവകാശപ്പെടുന്ന ചില മുസ്ലിം യുക്തിവാദികൾക്ക് അവരുടെ യുക്തിവാദങ്ങ ൾക്കും ശാസ്ത്രീയ നിഗമനങ്ങൾക്കും നിരക്കായ്കകൊണ്ട് അവരും ഈസാ നബി(അ)െ യ ഉപരിലോകത്തേക്കു അല്ലാഹു ഉയർത്തിയതിനെ നിഷേധിക്കുന്നവരാകുന്നു. ഈ വചനങ്ങളെകുറെ പാടുപെട്ടാലും -തങ്ങൾക്കു അനുകൂലമായി അവ ർ വ്യാഖ്യാനിക്കുകയും ചെയ്തുവരുന്നു. അവരുടെ ചില അർത്ഥ വ്യാഖ്യാനങ്ങ ളെ സൂചിപ്പിച്ചാണ് നാം മുകളിൽ ചിലതെല്ലാം സംസാരിച്ചത്. വളരെ കാര്യ മായി അവർ കടിച്ചു തൂങ്ങാറുള്ള ഒരു വാക്കാണ് (മുതവഫ്ഫീക) എന്നുള്ളത്. "നാം നിന്നെ മരണപ്പെടുത്തുന്നതാണ്' എന്നും മറ്റുമാണ് അവർ ഈ വാക്കിനു അർത്ഥമാക്കുന്നത്. അത്കൊണ്ട് ഈ വാക്കിനെപ്പറ്റിയും അൽപമൊന്നു ആലോചിക്കേണ്ടിയിരിക്കുന്നു. (തവഫ്ഫീ) എന്ന ധാതുവിൽ നിന്നുള്ള കർതൃ നാമം ( اسم فاعل ) ആണത്. നിറവേറ്റി എടുക്കുക, പൂർണമായെടുക്കുക, മുഴുവൻ എടുക്കുക,' എന്നൊക്കെയാണ് അതിന്റെ സാക്ഷാൽ അർത്ഥം. കടം മുഴുവൻ തീർത്തുവാങ്ങി എന്ന ഉദ്ദേശ്യത്തിൽ الد ِ ين َ ) എന്നുപറയാറുള്ളത് ഈൗ അർത്ഥമനുസരിച്ചാകുന്നു. മരണം മനുഷ്യനെ മുഴുവനുമായി പിടിച്ചെടുത്തു പോകുന്നതുകൊണ്ട് മരണത്തെ ഉദ്ദേശിച്ചും, ഉറക്കം കേവലം ഒരു അർദ്ധമരണമായതുകൊണ്ട് ഉറക്കത്തെ ഉദ്ദേശിച്ചും ഈ വാക്കു ഉപയോഗിക്കാ റുണ്ടുതാ നും. "മരണപ്പെട്ടു' എന്ന ഉദ്ദേശ്യത്തിൽ "കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു, കഥ കഴിഞ്ഞു' എന്നൊക്കെ മലയാളത്തിൽ പറയപ്പെടാറുള്ളതുപോലെ ഒരു പ്രയോഗ മാണിതും. അഥവാ വാക്കർത്ഥമോ, ഭാഷാർത്ഥമോ എന്ന നിലക്കല്ലസന്ദർഭത്തിനൊത്ത ഉദ്ദേശ്യാർത്ഥം എന്ന നിലക്കാണത് എന്നു സാരം. എന്ന വാക്കിന്റെ അർത്ഥങ്ങളെയും, പ്രയോഗങ്ങളെയും കുറിച്ച് സുമർ: 42, സജദ: എന്നീ വചനങ്ങളുടെ വ്യാഖ്യാനത്തിൽ കൂടുതൽ വിവരിക്കുന്നുണ്ട്.) മരണവേളയിലും ഉറക്കിലും അല്ലാഹു ആളുകളെ പിടിച്ചെടുക്കുന്നു ( ِ َ ا االله എന്ന് സുമർ 42ലും, സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ, അവരെ മരണം പിടിച്ചെടുക്കുന്നതുവരെ എന്നു 15 ലും അല്ലാഹു പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും എന്ന വാക്കു തന്നെയാണുള്ളത്. ആ വാക്കിന് "മരണപ്പെടുത്തുക' എന്നു അർത്ഥം കൽപിക്കുന്ന പക്ഷം, ഒന്നാമത്തെ വാക്യത്തിനു "മരണവേളയിലും ഉറക്കിലും ല്ലാഹു ആളുകളെ മരണപ്പെടുത്തുന്നു' എന്നും, രണ്ടാമത്തെ വാക്യത്തിനു "അവരെ മരണപ്പെടുത്തുന്നതുവരെ' എന്നും ആയിരിക്കണമല്ലോ അർത്ഥം വരുക. ഇതു തികച്ചും നിരർത്ഥമാണെന്നു പറയേണ്ടതില്ല. ചുരുക്കത്തിൽ, എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം "മരണപ്പെടുത്തുക' എന്നോ "ജീവിതം അവസാനിപ്പിക്കുക' എന്നോ ലെ്ലന്നു ഇതിൽ നിന്നൊക്കെ വ്യക്തമാണ്. ശരി; വാസ്തവം ഇതാണെങ്കിലും ( انى متوفيك ) എന്ന വാക്കിന്റെ ഉദ്ദേശ്യാർത്ഥമെന്ന നിലക്ക് "ഞാൻ നിന്നെ മരണപ്പെടുത്തുന്നതാണ് എന്തുകൊണ്ട് അതിനു അർത്ഥമാക്കിക്കൂടാ? എന്നു ചോദിക്കപ്പെട്ടേക്കാം. തുടർ ന്നു കൊണ്ട് (നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുന്നതുമാണ്) എന്നു കൂടിപറഞ്ഞിരിക്കകൊണ്ട് ആ ഉദ്ദേശ്യാർത്ഥം ഇവിടെ കൽപിക്കുവാൻ നിവൃത്തി യില്ല. ഇതാണിതിനു മറുപടി. കാരണം, മരണപ്പെട്ട ആളെ ഉയർത്തുന്നത് ഒന്നുകിൽ അയാളുടെ ജഡത്തെ ഉയർത്തുകവഴിയോ,ആത്മാവിനെ ഉയർത്തുകവഴിയോ മാത്രമെ സാദ്ധ്യമാകുകയുള്ളൂ. ഇത് രണ്ടും ശരിയല്ലെന്നു, ജഢവും ആത്മാവും ചേർന്നുള്ള ഈസാ(അ)നെ ഉയർത്തുമെന്നേ അതിന് അർത്ഥമായിരിക്കുവാൻ പാടുള്ളൂവെന്നും നാം മുകളിൽ ചൂണ്ടിക്കാട്ടിയല്ലോ. ഈസാ (അ) ഉയർത്തപ്പെ വാദിക്കുന്നവർ, തങ്ങളുടെ ഒരു ഊന്നുവടിയായി ഉപയോഗിക്കാറുള്ള ഒരു വചനമാണ് മാതാവിനുംനിവാസ യോഗ്യവും ഒഴു ക്കു ജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്കു നാം അഭയം നൽകി.) എന്ന സൂ : 50-ാം വചനം. യഹൂദികൾ അദ്ദേഹത്തെ കുരിശിൽ തറച്ചു കൊല്ലാൻ വട്ടം കൂട്ടിയപ്പോൾ, അദ്ദേഹത്തെയും മാതാവിനെയും അവരുടെ ഉപദ്രവം ഏൽക്കാത്ത ഒരുസ്ഥലത്തേക്കു രക്ഷപ്പെടുത്തിയെന്നും, അവിടെ വെച്ച് അദ്ദേഹം മതപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും അങ്ങനെ അവിടെവെച്ച് സ്വാഭാവികമായി മര ണം പ്രാപിച്ചുവെന്നുമൊക്കെയാണ് അവർ ആ വചനത്തിനു നൽകുന്ന വ്യാഖ്യാനം. ക്വാദിയാനീ (അഹമ്മദീ) മതക്കാരാകട്ടെ, ഇതൊന്നുകൂടി വലിച്ചുനീട്ടി വിശദീകരിച്ചുകൊണ്ട് ആ മേടുപ്രദേശംകൊണ്ട് കാശ്മീർ പ്രദേശമാണെ ന്നും, അവിടെ ഈസാ (അ) ന്റെ ക്വബ്ർ മറ്റും ജൽപിച്ചു വരുന്നു. സ ത്യത്തിന്റെ കണികപോലുമില്ലാത്ത ചില കെട്ടുകഥകളും, ദുഃസ്സമർത്ഥനങ്ങളും മാത്രമാണിതെല്ലാം. ഈസാ(അ) ശിശുവായിരിക്കുമ്പോൾ, അന്നവിടെ രാജാവായിരുന്ന ദാത്തസ് അദ്ദേഹത്തെ വധിക്കുവാൻ നടത്തിയ ഗൂഢശ്രമത്തിൽ നിന്ന് അദ്ദേഹത്തിനെയും മാതാവിനെയും അല്ലാഹു രക്ഷപ്പെടുത്തിയതിനെ ഉദ്ദേശിച്ചാണ് ആ വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഇക്കൂട്ടർ ജൽപിക്കുന്നതുപോലെ, കുരി ശു സംഭവത്തിൽ നിന്നു അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിനെ സംബന്ധിച്ചല്ലതന്നെ, അതേ വചനത്തിൽ ആദ്യം (മർയമിന്റെ മകനെയും, അവന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.) എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം പിതാവില്ലാതെ ജനിച്ചതിലടങ്ങിയ ദൃഷ്ടാന്തത്തെ ഓർമി പ്പിച്ചശേഷം, അതേ തുടർന്നാണ് ആ വാക്യം അല്ലാഹു അവിടെ പറഞ്ഞിരിക്കുന്നത്. അപ്പോൾ , അതോടു ബന്ധപ്പെട്ട ഒരു വിഷയമാണ്കുരിശു സംഭവത്തോടു ബന്ധപ്പെട്ട രു വിഷയമല്ല. - അതെന്നു വ്യക്തമാണല്ലോ. ബൈബ്ളിൽ കാണുന്നത് പോലെ, കുരിശു സംഭവം നടക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മാതാവ് മർയം (അ) ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നു വന്നാൽ തന്നെയും കുരിശു സംഭവവുമായി ബന്ധപ്പെട്ട ഒരു അഭയം നൽകലിനെ ഉദ്ദേശിച്ചാണ് ആ വചനത്തിൽ പ്രസ്താവിച്ചതെന്ന് തെളിയിക്കുവാൻ ഇക്കൂട്ടർക്കു സാധ്യമല്ലതാനും. അല്ലാഹു പ്രസ്താവിച്ച ആ മേടു പ്രദേശം ( ربوة ) ദിമശ്ക്വി (ഡമസ്കസി) ലാണെന്നും, ബൈത്തുൽ മുക്വദ്ദസിലാണെന്നും, ഫലസ്തീനിലെ റംലയിലാണെ ന്നും, ഈജിപ്തിലാണെന്നുമൊക്കെ അഭിപ്രായങ്ങൾ കാണാം. ഇവിടങ്ങളിലെല്ലാം ഈസാ നബി(അ)യും മാതാവും താമസിച്ചിട്ടുള്ളതാ യിരിക്കാം ഇതിനു കാരണം. (അല്ലാഹുവിനറിയാം) ഏതായാലും കാശ്മീരിലാണെന്ന് - കഴിഞ്ഞ ചില ദശവൽസരങ്ങളിലായി ക്വാദിയാനി മതക്കാർ പറഞ്ഞു പണ്ഡിതനും പറയുകയുണ്ടായിട്ടില്ല. പറയുവാൻ ന്യായവുമില്ല. ബൈബ്ളിന്റെ പ്രസ്താവന ശരിയാണെങ്കിൽ, ആ മേടുപ്രദേശം മന്ന് അനുമാനിക്കുവാൻ സാധ്യതയുണ്ട്താനും. ബൈബ്ൾ പറയുന്നുഃ. "കർത്താ വിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി. നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയേയും കൂട്ടികൊണ്ട് മിസ്രയീമി (ഈജിപ്തി)ലേക്കു ഓടിപ്പോയി ഞാൻ ന്നാടു പറയും വരെ അവിടെ പാർക്കുക. ഹെറോദാവു (രാജാവു) ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു... ഹെറോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു... എന്നാൽ, ഹെറോദാവു കഴിഞ്ഞുപോയ ശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ച് യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി. ശിശുവി നു പ്രാണഹാനി വരുത്തുവാൻ നോക്കിയവൻ മരിച്ചു പോയതു കൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടി യിസ്രായേൽ ദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ അവരേയും കൂട്ടി യിസ്രായേൽ ദേശത്തു വന്നു' (മത്തായി അദ്ധ്യായം : 2ൽ 13-22) (യഹൂദന്മാരുടെ രാജാവ് ജോത്സ്യൻമാരിൽനിന്നു അറിവു കിട്ടിയതനുസരിച്ചാണ് ഹിറോദസ് (ഹെറോദാവ്) രാജാവ് അദ്ദേഹത്തെ തേടിപ്പിടിക്കുവാൻ ശ്രമിച്ചതെന്നും, രണ്ടു വയസിനു താഴെയുള്ള ശിശുക്കെ ള ഇക്കാരണത്താൽ ( بيت لحم ) ബത്ലഹേമിൽ അതിൽ പ്രസ്താവിച്ചു കാണാം. എന്ന വാക്യത്തിന്റെ വ്യാഖ്യാന വിവരണത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഏതാനും ചില അഭിപ്രായ വ്യത്യാസങ്ങൾ കാണാവുന്നതാണെങ്കിലും, ഈസാ നബി(അ) യുടെ ഐഹിക ജീവിതം പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ ഉപരിലോകത്തേക്കു അല്ലാഹു ഉയർത്തിക്കൊണ്ടു പോകുമെന്നാണ് അതിന്റെ ഉദ്ദേശ്യമെന്നും, അദ്ദേഹം ഉപരിലോകത്തേക്കു ഉയ ർത്തപ്പെട്ടു അവരെല്ലാം ഏകാഭിപ്രായക്കാരാകുന്നു. ബലവത്തായ പല ഹദീഥുകളിൽ നിന്നും പ്രസിദ്ധമായി അറിയപ്പെടുന്നതുപോലെ, ലോകാവസാനഘട്ട മാകുമ്പോൾ അദ്ദേഹം ഭൂമിയിൽ ഇറങ്ങിവരുമെന്നുള്ളതിലും അവർക്കിടയിൽ ഭിന്നിപ്പില്ല. ആരും തന്നെ അദ്ദേഹം ഉപരിലോകത്തേക്കു ഉയർത്തപ്പെട്ടിട്ടില്ലെന്നോ, മറ്റു മനുഷ്യരെപ്പോലെ അദ്ദേഹവും മരണപ്പെട്ട് ക്വബ്റിൽ അടക്കപ്പെട്ടുപോയിരി ക്കു കയാണെന്നോ പറയുന്നില്ല. യേശുക്രിസ്തു ശത്രുക്കളാൽ ക്രൂശിക്കപ്പെട്ടുവെ ന്നും, ശിഷ്യന്മാരിൽ ഒരാളായ യൂദാസാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതെന്നും , മൂന്നാം ദിവസമോ മറ്റോ ശവക്കല്ലറയിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും ആകാശത്തേക്കുയർത്തപ്പെടുകയും ചെയ്തുവെന്നുമാണ് ബൈബ്ളും ക്രിസ്ത്യാനികളും പറയുന്നത്. പക്ഷേ, കുരിശു സംഭവത്തെയും ക്രിസ്തുവിന്റെ ന്നൽപ്പിനേയും സംബന്ധിച്ചു ബൈബ്ളിലെ സുവിശേഷങ്ങളും, പ്രസ്താവനകളും പരിശോധിച്ചാൽ അവ പരസ്പര വൈരുദ്ധ്യം നിറഞ്ഞതായി കാണാവുന്നതാണ്. അതുകൊണ്ട് അവയെ ആസ്പദമാക്കി ആ സംഭവത്തിനു ഒരു ഐക്യ രൂപം നിർണയിക്കുവാൻ ക്രിസ്ത്യാനികൾക്കു തന്നെയും ലോകാവസാനകാലത്ത് ഈസാ (അ) ഭൂമിയിൽ ഇറങ്ങിവരുമെന്നും, ഇസ്ലാ മിന്റെ നിയമ നടപടികൾക്കനുസരിച്ച് അദ്ദേഹം നീതിന്യായം നടത്തുമെന്നും, ക്രി സ്ത്യാനികൾ കെട്ടിച്ചമച്ചുണ്ടാക്കിയ പല നടപടികളെയും അദ്ദേഹം എതിർക്കുമെന്നും മറ്റും നബി തിരുമേനി പ്രസ്താവിച്ചതായി ബുഖാരി, മുസ്ലിം (റ) തുടങ്ങിയ മഹാന്മാർ പല മാർഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ളതും, പൊതുവെ അറിയപ്പെട്ടതുമാകുന്നു,. ഇതിനെ ബലപ്പെടുത്തുന്ന ചില സൂചനകൾ സൂ: 159 ലും സൂ: സുഖ്റുഫ് 61 ലും കാണാവുന്നതുമാകുന്നു. യുക്തി വാദങ്ങളെയോ, കക്ഷി യാ മുൻനിറുത്തി ഈ സത്യത്തിനു നേരെ കണ്ണടക്കുകയും, ഒരു മുൻവിധിവെച്ചുകൊണ്ടു നബിവചനങ്ങളെയും വ്യാഖ്യാനിക്കുവാൻ മുതിരുകയും ചെ യ്യുന്നവർക്കേ ഇതിൽ വിയോജിപ്പുണ്ടാകുവാൻ അവകാശമുള്ളൂ. ഈസാ നബി (അ) ക്കു ക്രിസ്ത്യാനികൾ ദിവ്യത്വം കൽപിച്ചതിനെയും, അദ്ദേഹത്തെ ആരാധിക്കുന്നതിനെയും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഈ സൂറത്തിലെ പല വചനങ്ങളും. മറ്റു സൂറത്തുകളിലും ഇതുപോലെ പല വചനങ്ങളും കാണാവു ന്നതാണ്. അദ്ദേഹത്തിനു ദിവ്യത്വവും ആരാധ്യതയും കൽപിക്കപ്പെടുവാൻ അവർ പറയുന്ന പ്രധാന ന്യായങ്ങൾ മൂന്നെണ്ണമത്രെ: (1) അദ്ദേഹം പിതാവില്ലാതെ ജനിച്ചത്. (2) അദ്ദേഹത്തിന്റെ കൈക്കു പ്രത്യേകമായി വെളിപ്പെട്ട അമാനുഷിക ദൃഷ് ടാന്തങ്ങൾ (3) അദ്ദേഹം കുരിശിൽ തറച്ചു കൊല്ലപ്പെട്ടശേഷം ആകാശത്തേക്ക് ഉയർത്തപ്പെട്ടുവെന്നുള്ളത്. ഈ മൂന്നിൽ ഒന്നാമത്തെതിനെയും, രണ്ടാമത്തേതിനെ യും ഒട്ടും നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല; രണ്ടിനെയും സ്ഥാപിക്കുക യും, വിശദീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പക്ഷേ, അതോടൊപ്പം തന്നെ , ഈ വിഷയകമായി വേദപുസ്തക നിഘണ്ടുവിൽ ഒരു നീണ്ട പ്രസ്താ വന തന്നെ കാണാവുന്നതാണ്. അതിലെ ചില വരികളുടെ ചുരുക്കം ഇപ്രകാരമാകുന്നു. "അതിനു ഒന്നാമത്തെ തെളിവു നാലു സുവിശേഷങ്ങളല്ല. അവയിലെ വൃത്താന്തങ്ങ ളെ ഒത്തുനോക്കി പരിശോധിക്കുന്നവർ അബദ്ധമായ അഭിപ്രായത്തിനു അധീനരാകും . സുവിശേഷങ്ങൾ എഴുതപ്പെടുന്നതിന് അനേക സംവത്സരങ്ങൾക്ക് മുമ്പ് യേശു ഉയിർത്തെഴുന്നേറ്റു എന്ന് അനേകായിരം(?) പേർ വിശ്വസിക്കുകയും, അതി ന്റെ പേരിൽ അവർ മർദ്ദനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അതാണ് പ്രധാന തെളിവ്. അതിനെ ആസ്പദമാക്കിയാണ് സുവിശേഷങ്ങളിൽ പ്രതിപാദിക്ക പ്പെട്ടിരിക്കുന്നത്... ഈ വിഷയത്തിൽ പ്രധാന തെളിവ് നാലു സുവിശേഷ ങ്ങളല്ല. ക്രിസ്ത്വബ്ദം 55ാം കൊല്ലത്തിൽ എഴുതപ്പെട്ട കൊരിന്ത്യർക്കെഴുതിയ ലാസിന്റെ ഒന്നാം ലേഖനമാണ് തെളിവ്. ഇവൻ ക്രിസ്തുവിന് ശേഷം മുന്നോ നാ ലോ, ഏഴോ കൊല്ലം കഴിഞ്ഞ് വിശ്വസിച്ച ആളാണ്.' (വേ. പു. നി. പേജ് 410) ബൈബ്ളിലെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ക്രിസ്ത്യാനികളെ തന്നെ ഒരെത്തും പിടിയും കിട്ടാതെ കുഴക്കിയിരിക്കുകയാണെന്ന് ഇതിൽ നിന്ന് സ്പഷ്ടമാണല്ലോ. ക്രിസ്തുമതത്തിൽ നിലവിലുള്ള മിക്ക വിശ്വാസ സിദ്ധാന്തങ്ങളുടെയും കാരണക്കാരൻ പൗലോസാണെന്നുള്ളതും പ്രസ്താവ്യമത്രെ. അക്കാരണങ്ങളാൽ അദ്ദേഹം ദൈവമോ ദൈവപുത്രനോ ആകുന്നില്ലെന്നും, അതെ ല്ലാം അല്ലാഹുവിന്റെ കഴിവിൽപെട്ടതും, അവന്റെ പ്രവൃത്തിയുമാണെന്നും ആകയാൽ അദ്ദേഹം അല്ലാഹുവിന്റെ സൃഷ്ടിയും അടിയാനും അല്ലാതാകുന്നില്ലെന്നും സ്ഥാപിച്ചിരിക്കുന്നു. നേരെ മറിച്ച് ഈ രണ്ടു ന്യായങ്ങളെയും അപ്പാടെ നിഷേധിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയൊന്നും വിശദീക രണമോ ആവർത്തനമോ ആവശ്യമില്ലായിരുന്നു. ഒരൊറ്റ പ്രാവശ്യം ഈസായുടെ പിതാവ് ഇന്ന വ്യക്തിയാണെന്നോ, അദ്ദേഹത്തിനു ഒരു പിതാവുണ്ടായിരുന്നുവെന്നോ അങ്ങ് പറഞ്ഞാൽ ഒന്നാമത്തെ ന്യായം ഖണ്ഡിക്കുവാൻ അതുമാത്രം മതിയായേനെ. അതുപോലെ തന്നെ രണ്ടാമത്തെ ന്യായത്തെ ഖണ്ഡിക്കുവാൻ അത്തരം ദൃഷ്ടാന്തങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്നോ, അദ്ദേഹം കാണിച്ച ദൃഷ്ടാന്തങ്ങൾ മറ്റു വല്ലതുമായിരുന്നുവെന്നോ ഒരു സൂചന നൽകിയാലും മതിയാകുമായിരുന്നു. അതൊന്നും ചെയ്യാതെ ക്രിസ്ത്യാനികളുടെ പ്രസ്തുത ന്യായങ്ങളെ ശരിവെ ക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്റെ ദിവ്യത്വത്തെ നിഷേധിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. എന്നാൽ, മൂന്നാമത്തെ ന്യായത്തെ -ക്രൂശിച്ചു കൊല്ലപ്പെട്ട ശേഷം ഉയർത്തപ്പെട്ടുവെന്നതിനെ -സംബന്ധിച്ച് അദ്ദേഹം ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സ്പഷ്ടമാക്കുകയും, ഉയർത്തപ്പെട്ടതി നെ സ്ഥാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അതെ, (അവർ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല) എന്നു തു റന്ന ഭാഷയിൽ ആ ന്യായത്തിന്റെ ആദ്യത്തെ വശം ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു. ഉയർത്തപ്പെട്ടുവെന്ന വശത്തെ اللها (എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് ഉയർത്തുകയാണ് ചെയ്തത്) എന്നു പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, കുരിശു സംഭവത്തിന്റെ കഥ ഉണ്ടാകുവാനും പ്രചരിക്കുവാനുമുള്ള കാരണം എന്താണെന്നു ചൂണ്ടിക്കാട്ടുകകൂടി ചെയ്തിരി ക്കുന്നു. അതെ, (എങ്കിലും അവർക്ക് അദ്ദേഹത്തെ തിരിച്ചറിയാതെ പോയിരിക്കുകയാണ്) എന്നും അഥവാ ഈസായാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് വേറെ ഒരാളെ അവർ കുരിശിൽ തറച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും, കൊ ല്ലപ്പെട്ട ആൾ അദ്ദേഹം തന്നെയാണെന്ന് അവർക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നുമൊക്കെ വിസ്തരിച്ചു പറയുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, ക്രൂശിച്ചതും കൊലപ്പെടുത്തിയതും സത്യമല്ലാത്തതുപോലെ, ഉപരിലോകത്തേക്കു ഉയർത്തിയതും സത്യമല്ലായിരുന്നുവെങ്കിൽശത്രുക്കളിൽ നിന്ന് എങ്ങിനെയോ രക്ഷപ്പെടുകയും പിന്നീട് എല്ലാവരെയുംപോലെ മരണമടയുകയും, ആത്മാവ് മാത്രം ഉയർത്തപ്പെടുകയുമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല, അല്ലാഹു, അദ്ദേഹത്തെ ഉയർത്തികൊണ്ടുപോയിട്ടുമില്ല എന്നോ മറ്റോ ആയിരുന്നു പറയേണ്ടിയിരുന്നത്. (അദ്ദേഹത്തെ ഉയർത്തി) എന്ന വാക്കിന്റെ താൽപര്യം, മരണശേഷം ആത്മാവിനെ ഉയർത്തി എന്നാണെന്നു സങ്കൽപ്പിക്കുക, അങ്ങനെയാണെങ്കിൽ, ആശയക്കുഴപ്പവും, തെറ്റായ വിശ്വാസവും നീക്കുവാനല്ലകൂടുതൽ വർദ്ധിപ്പിക്കുവാൻ മാത്രമാ യിരിക്കും -അത് ഉപയോഗപ്പെടുക.
3:58ذَٰلِكَ نَتۡلُوهُ عَلَيۡكَ مِنَ ٱلۡأٓيَٰتِ وَٱلذِّكۡرِ ٱلۡحَكِيمِ
(58) (നബിയേ) അത് ധ മേൽ വിവരിച്ചത് പ ലക്ഷ്യങ്ങളെയും, യുക്തിമത്തായ ഉൽബോധനവുമാ യിക്കൊണ്ട് നാം നിനക്ക് ഓതി ക്കേൾപിക്കുകയാണ്. (നിന്നെ പിൻപറ്റിയവരെ ക്വിയാമത്തുനാൾവരേക്കും നാം അവിശ്വസിച്ചവർക്കു മീതെയാക്കി വെക്കുന്നതാണ്) എന്നു പറഞ്ഞതിന്റെ സാരം രണ്ടു പ്രകാരത്തിൽ വിവരിക്കപ്പെട്ടു കാണാം. ഓരോ വീക്ഷണത്തിലൂടെയും നോക്കുമ്പോൾ രണ്ടും ശരിയായിരിക്കുവാൻ ഇടയുണ്ടുതാനും. അവയുടെ ചുരുക്കം ഇതാകുന്നു: (1) പിൻപറ്റിയവർ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയും, അവിശ്വസിച്ചവ ർ എന്നുപറഞ്ഞത് യഹൂദികളെയും ഉദ്ദേശിച്ചാകുന്നു. അദ്ദേഹത്തിനു ശേഷം ക്രിസ്ത്യാനികൾ അദ്ദേഹത്തിന്റെ മാർഗത്തിൽ നിന്നു എത്രതന്നെ അനുയായികളെന്ന പാരമ്പര്യം നിലനിറുത്തിപ്പോരുന്നവരെന്ന നിലക്ക്-ആ സമുദായം യഹൂദികളെ അപേക്ഷിച്ച് ശക്തിയിലും പ്രതാപത്തിലും കവിഞ്ഞു നിൽക്കുന്നവരായിരിക്കും. (2) ഈസാ(അ) ന്റെ കാലത്ത് അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം സ്വീകരിച്ച സത്യമാർഗം തെറ്റിപ്പോകാതിരിക്കുകയും ചെയ്ത എല്ലാ സത്യവിശ്വാസികളുമാണ് "പിൻപറ്റിയവർ' എന്നതുകൊണ്ടുള്ള വിവക്ഷ. അല്ലാത്തവരെല്ലാം അവിശ്വസിച്ചവരും ഇതനുസരിച്ച് അദ്ദേഹത്തെ പിൻപറ്റിയവരെ "അവിശ്വാസികളുടെ മീതെയാക്കു ക' എന്ന് പറഞ്ഞതിന്റെ താൽപര്യം. ശക്തിയിലും പ്രതാപത്തിലും മീതെയാക്കുക എന്നല്ല, ന്യായം, സത്യം, തെളിവ്, അല്ലാഹുവിങ്കലുള്ള സ്ഥാനപദവി ആദിയായവയിൽ അവരെക്കാൾ മികച്ചവരാക്കുക എന്നതായിരിക്കും ( ) മേൽ വിവരിച്ച വിഷയങ്ങളെ ചൂണ്ടിക്കൊണ്ടു അടുത്ത വചനത്തിൽ അല്ലാഹു പറയുന്നു: (58) ل ِ ك َ ذ َ അതു അതുനാം ഓതിതരുന്നു ع َ لي ْ ك َ നിനക്ക് الآي ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു ഉൽബോധനവും, പ്രസ്താവനയും യുക്തിമത്തായ നബി തിരുമേനിയുടെ സത്യതക്കു, ഈസാ (അ) നെ സംബന്ധിച്ച സത്യാവസ്ഥ വേദക്കാർ മനസ്സിലാക്കുന്നതിന് മതിയായ ലക്ഷ്യങ്ങളും, ഉൽബോധന ങ്ങളു മായിക്കൊണ്ട് നബി ക്കു അല്ലാഹു അവതരിപ്പിച്ചു കൊടുക്കുന്നതാണ് മേൽപ്രസ്താവിച്ച വിവരങ്ങളൊക്കെ എന്നു സാരം. ഈസാ (അ) ന്റെ വിഷയത്തിലുള്ള സത്യാവസ്ഥ മുകളിൽ വിവരിച്ചപോലെ തന്നെയാണെങ്കിലും അദ്ദേഹത്തിന്റെ ജനനത്തിലുണ്ടായ പ്രത്യേകത നിമിത്തം, മറ്റു മനുഷ്യർക്കൊന്നുമുണ്ടായിട്ടില്ലാത്ത ചില പ്രത്യേക സ്ഥാന പദവികൾ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതല്ലെ എന്നു വല്ലവരും കരുതുന്ന പക്ഷം, അതിനുള്ള മറുപടി അല്ലാഹു നൽകുന്നു:-
3:59–60إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ
ٱلۡحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلۡمُمۡتَرِينَ
(59) നിശ്ചയമായും. ഈസായു ടെ ഉപമ, അല്ലാഹുവിന്റെ അടുക്കൽ ആദമിന്റെ ഉപമ പോലെയാകുന്നു. ധ അതിൽ കവിഞ്ഞൊന്നുമില്ല പ (അ തെ) അവൻ അദ്ദേഹത്തെ മണ്ണിനാൽ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു "ഉണ്ടാകുക' എന്നു പറഞ്ഞു; അപ്പോൾ (അതാ)അതു ണ്ടാകുന്നു! (60) യഥാർത്ഥം, നിന്റെ റബ്ബിങ്കൽ നിന്നുള്ളതാകുന്നു. ആക യാൽ, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്. (59) നിശ്ചയമായും ഉപമ س َ ىജ ع ِ ഈസായുടെ اللها അല്ലാഹുവിന്റെ അടുക്കൽ ഉപമപോലെയാകുന്നു َ م َ دآ ആദമിന്റെ അദ്ദേഹത്തെ അവൻ സൃഷ്ടിച്ചു (രൂപപ്പെടുത്തി) മണ്ണിനാൽ, മണ്ണിൽ നിന്ന് പിന്നെ അവൻ പറഞ്ഞു ُ َ അതിനോട് ك ُ ن ْ ഉണ്ടാകുക അപ്പോൾ അതു (അവൻ) ഉണ്ടാകുന്നു (ഉണ്ടാകുകയായി) (60) യഥാർത്ഥം, സത്യം നിന്റെ റബ്ബിങ്കൽ നിന്നാകുന്നു അതിനാൽ നീ ആയിരിക്കരുത് സംശയപ്പെടുന്നവരിൽ മനുഷ്യ വർഗത്തിന്റെ മനുഷ്യനുമായ ആദം (അ) ന അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയത് പിതാവിൽനിന്നോ, മാതാവിൽനിന്നോ അല്ല . ഒരു സ്ത്രീ പുരുഷ സമ്പർക്കം അതിനു മുമ്പ് ഉണ്ടായിട്ടുമില്ല. മണ്ണിൽ നിന്നു അല്ലാഹു അദ്ദേഹത്തെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കൽപി ച്ചു. അതു മനുഷ്യനായിത്തീർന്നു. അത്രമാത്രം. ഈസായുടെ ജനനമാണെങ്കിൽ അതു രു മാതാവിൽ നിന്നാണ്. ആ സ്ഥിതിക്കു അതിനെക്കാൾ എത്രയോ പുതുമയും അത്ഭുതകരവുമാണ് ആദമിന്റെ ഉത്ഭവം. എന്നിരിക്കെ, ഈസയെക്കാൾ ഉന്നത സ്ഥാനം കൽപിക്കേണ്ടത് ആദമിനല്ലേ? അദ്ദേഹത്തിനു ആരും ദിവ്യത്വം കൽപിക്കുന്നില്ല. യാഥാർത്ഥ്യം ഇതായിരിക്കെ, ഈ വിഷയത്തിൽ സംശയത്തിനോ ആശയ കുഴപ്പത്തി നോ സ്ഥാനമില്ല എന്നുസാരം. നബി യോട് സംശയിക്കുവാൻ ഇടയുള്ളതു കൊണ്ടല്ല; മറിച്ച് മറ്റുള്ളവർ സംശയത്തിന്നധീനരായിത്തീരരുതെന്നുള്ള ഒരു താക്കീതാണിത്. ആണും പെണ്ണും കൂടാതെ അല്ലാഹു ആദം (അ) നെ സൃഷ്ടിച്ചു. ഒരു പെ ണ്ണിലൂടെ അല്ലാതെ (അ) നെയും സൃഷ്ടിച്ചു. ആണിന്റെ ബന്ധംകൂടാതെ ഈസാ(അ) നെയും അവൻ സൃഷ്ടിച്ചു. ആണിൽ നിന്നും പെണ്ണിൽ നിന്നുമായിട്ടാണ് മറ്റുള്ളവരുടെയെല്ലാം സൃഷ്ടി നടന്നുവരുന്നത്. അപ്പോൾ, അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അതു ചെയ്വാൻ അവനു അവനെ സംബന്ധിച്ചിടത്തോളം, മാറ്റം വരുത്തുവാൻ പാടില്ലാത്ത പ്രകൃതി നിയമം എന്നൊന്നില്ലെന്ന് സ്പഷ്ടമത്രെ. നാം സാധാരണ കണ്ടു പരിചയിച്ചു വരുന്ന ചില കാര്യകാരണ ബന്ധങ്ങളെ ആസ്പദമാക്കി നാം ഇന്നിന്നതു പ്രകൃതി നിയമമെന്നു കരുതുകയും, അതിനെതിരിൽ വല്ലതും സംഭവിക്കുന്ന പക്ഷം അതു നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ആ പ്രകൃതി വ്യവസ്ഥയുടെ സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെത്തന്നെ. ഒരു കാര്യം ഉണ്ടാവണമെന്നു അവൻ ഉദ്ദേശിച്ചാൽ അതുണ്ടാകണമെന്നു അവൻ കൽപിക്കുകയേവേണ്ടൂ. അതങ്ങുണ്ടാകുകയായി അല്ലാഹു തുടരുന്നു:--
3:61–63فَمَنۡ حَآجَّكَ فِيهِ مِنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ فَقُلۡ تَعَالَوۡاْ نَدۡعُ أَبۡنَآءَنَا وَأَبۡنَآءَكُمۡ وَنِسَآءَنَا وَنِسَآءَكُمۡ وَأَنفُسَنَا وَأَنفُسَكُمۡ ثُمَّ نَبۡتَهِلۡ فَنَجۡعَل لَّعۡنَتَ ٱللَّهِ عَلَى ٱلۡكَٰذِبِينَ
إِنَّ هَٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ عَلِيمُۢ بِٱلۡمُفۡسِدِينَ
(61) ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം,അതിൽ ധ അദ്ദേ ഹത്തിന്റെ കാര്യത്തിൽ പ നിന്നോട് വല്ലവരും (തർക്കിച്ച്) ന്യായവാദം നട ത്തുന്നതായാൽ, നീ പറയുക: "വരു വിൻ, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളു ടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാർത്ഥി ക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവ രുടെമേൽ ആ(ക്കുവാൻ പ്രാർത്ഥി) ക്കുക' (62) നിശ്ചയമായും, ഇതുതന്നെ യാണു യഥാർത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും. (63) എന്നിട്ട് അവർ തിരിഞ്ഞുകളഞ്ഞെങ്കിൽ, നിശ്ചയമായും അല്ലാഹു, നാശകാരികളെപ്പറ്റി അറിയുന്നവനാകുന്നു. ധ ഇതവർ ഓർത്തിരിക്കട്ടെ. (61) ف َ م َ ن ْ എനി (അതിനാൽ) വല്ലവരും ح َ اج َّ ك َ നിന്നോട് ന്യായവാദം ചെയ്താൽ ِ هي ِ ف അതിൽ, അദ്ദേഹത്തിൽ ശേഷമായിട്ട് നിനക്ക് വന്നതിന്റെ അറിവിൽ നിന്നും ف َ ق ُ ل ْ അപ്പോൾ നീ പറയുക നിങ്ങൾ വരുവിൻ ن َ د ْ ع ُ നാം വിളിക്കുക ഞങ്ങളുടെ പുത്രൻമാരെ നിങ്ങളുടെ പുത്രൻമാരെയും ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ സ്വന്ത(-ദേഹ)-ങ്ങളെയും നിങ്ങളുടെ സ്വന്ത (-ദേഹ)-ങ്ങളെയും പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാർത്ഥിക്കാം) അങ്ങനെ നാം ആക്കുക اللها അല്ലാഹുവിന്റെ ശാപത്തെ വ്യാജം പറയുന്നവരുടെ മേൽ (62) നിശ്ചയമായും ഇത് َ ُ و َ ഇത് തന്നെയാണ് യഥാർത്ഥമായ ഒരു ഇലാഹുമില്ലതാനും لا ِ إ ُ َّ اللها അല്ലാഹുവല്ലാതെ اللها നിശ്ചയമായും അല്ലാഹു അവൻ തന്നെ പ്രതാപശാലി(യും) അഗാധജ്ഞനായ (63) എന്നിട്ട് (എനി) അവർ തിരിഞ്ഞുകളഞ്ഞെങ്കിൽ اللها എന്നാൽ നിശ്ചയമായും അല്ലാഹു ٌ ع َ ل ِ അറിവുള്ളവനാകുന്നു നാശകാരികളെപ്പറ്റി ഈസാ നബി (അ)-യുടെ യഥാർത്ഥ ചരിത്രം ഇന്നിന്ന പ്രകാരമാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ, അല്ലെന്നും കഴിഞ്ഞ വചനങ്ങളിൽ വിശദ -മായി വിവരിച്ചു. അതിൽ സംശയത്തിന് എനി വകയില്ലെന്നും ചൂണ്ടിക്കാട്ടി. അതെല്ലാം കേട്ടറിയുകയും അതിനെതിരിൽ തെളിവുകൾ സമർപ്പിക്കുവാൻ കഴിയാതിരിക്കുകയും ചെയ്തിട്ടുപോലും സത്യത്തിലേക്ക് മടങ്ങുവാൻ തയ്യാറില്ലാതെ, അവിശ്വാസത്തിൽതെ ന്ന ഉറച്ചുനിൽക്കുന്ന അവസാനക്കൈ ഒരു "മുബാഹലഃ (
مباه ആഹ്വാനം ചെയ്യുന്നതാണ് 61--ാം വചനത്തിൽ കാണുന്നത്. അന്യോന്യം ഉള്ളഴിഞ്ഞ് ശാപപ്രാർത്ഥന രണ്ടുകൂട്ടരും ഒരുമിച്ചുകൂടി "നമ്മിൽ കള്ളവാദികളായവർക്ക് അല്ലാഹുവിന്റെ ശാപം വരട്ടെ' എന്ന് എല്ലാവരും അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുക എന്നത്രെ "മുബാഹലഃ' ദ്ദശ്യം. ഈ സൂറത്തിന്റെ ആരംഭംമുതൽ ഏറെക്കുറെ എൺപത് -ങ്കിൽ ഏതാനും വചനങ്ങൾനജ്റാനിൽ നിന്നുവന്ന ക്രിസ്തീയ നിവേദക സം ഘത്തിന്റെ വരവിനെത്തുടർന്ന് അവതരിച്ചതാണെന്നും, നബി അവസാനം അവരെ മുബാഹലഃക്ക് ക്ഷണിക്കുകയുണ്ടായെന്നും, അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും, നാം മുമ്പ് കണ്ടുവല്ലോ. ഈ വചനമനുസരിച്ചായിരുന്നു നബി അവരെ അതിന് ക്ഷണിച്ചത്. ആദ്യം അവർ അതിന് സമ്മതിക്കുകയുണ്ടായി. അലി, ഫാത്തിമ , ഹസൻ, ഹുസൈൻ (റ) എന്നിവരെയും കൂട്ടിക്കൊണ്ട് നബി നിശ്ചിത സമയത്തും സ്ഥലത്തും തയ്യാറായി വന്നു. പക്ഷേ, ക്രിസ്ത്യാനി സംഘം വരുവാൻ ധൈര്യപ്പെട്ടില്ല. ത ൽക്കാലം ചില ഒഴികഴിവുകൾ പറഞ്ഞ് പിൻമാറുകയും, നബി യുമായി ചില സന്ധി നിശ്ചയങ്ങൾ ചെയ്ത് തിരിച്ചുപോകുകയുമാണ് അവർ ചെയ്തത്. സംഘത്തിലെ ചില നേതാക്കൾ "മുബാഹലഃ' ക്കനുകൂലം പ്രകടിപ്പിച്ചപ്പോൾ മറ്റ് ചിലർ അവരോട് ഇങ്ങെ ന പറയുകയുണ്ടായി. "മുഹമ്മദ് സത്യവാനായ ഒരു പ്രവാചകനാണെന്ന് നിങ്ങൾക്കറിയാം. ഒരു പ്രവാച -കനുമായി ശാപ പ്രാർത്ഥന (
مباه ) നടത്തുന്ന ജനത നാമാവശേഷമാവാതിരിക്കുകയില്ല.' അവരെപ്പറ്റി നബി പറഞ്ഞു: "അവർ മുബാഹലഃക്ക് പുറപ്പെട്ടു വന്നിരുന്നെങ്കിൽ അവരുടെ സ്വത്തും കുടുംബവും ഇല്ലാതെ (എല്ലാം നഷ്ടപ്പെട്ടുകൊണ്ട് ) അവർ മടങ്ങുമായിരുന്നു.' പ്രസ്തുത സംഭവം വിശദമായും സംക്ഷിപ്തമായും പല മാർഗങ്ങളിൽകൂടി ഹദീഥ് പണ്ഡിതൻമാർ രേഖപ്പെടുത്തിക്കാണാവുന്നതാണ്. വാദപ്രതിവാദ വേളകളിൽ സത്യം വ്യക്തമായി പുലർന്നാലും, ഹങ്കാരവും പിടിവാശിയും നിമിത്തം പലരും സത്യം സ്വീകരിക്കുവാൻ തയ്യാറാവാ -തിരിക്കുക പതിവാണ്. ഏത് കടുംകയ്യും, സൂത്രങ്ങളും ഉപയോഗിച്ച് സ്വന്തം നിലയി ൽ അവർ ഉറച്ച് നിൽക്കുകയും ചെയ്യും. എന്നാൽ, സ്വന്തം കുട്ടികളെയും സ്ത്രീകളെയും ഒന്ന -ടങ്കം നാശത്തിലേക്ക് വലിച്ചിടുവാൻ അൽപം ബുദ്ധിയുള്ളവരാരും ധൈര്യപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം അവരെക്കൂടി മുബാഹലഃയിൽ പങ്കെടുപ്പിക്കാൻ കൽപിക്കുന്നത്. ملعا اللها . സത്യം തങ്ങളുടെ ഭാഗത്താണെന്ന പൂർണവിശ്വാസമുള്ളവർക്ക് ഒന്നും ഭയപ്പെടേണ്ടതായിട്ടില്ലതാനും. സത്യം ഇന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ട് ന്നയും അത് സ്വീകരിക്കാതിരിക്കുകയും, മുബാഹലഃയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നവർ നാശകാരികളും കുഴപ്പക്കാരുമാണെന്നും, അവരെക്കുറിച്ച് അല്ലാഹു -വിന് വേണ്ടതുപോലെ അറിയാമെന്നും, അവരുടെ പേരിൽ വേണ്ടുന്ന നടപടികൾ അവൻ വഴിയെ എടുത്തുകൊള്ളുമെന്നുമുള്ള താക്കീതാണ് 63--ാം വചനത്തിൽ അടങ്ങിയിരിക്കുന്നത്. വിഭാഗം - 7
3:64قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ
(64) (നബിയേ) പറയുക: "വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായ ഒരു വാക്കിലേക്ക് (തത്വത്തിലേക്ക്) വരുവിൻ; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേർക്കാതിരിക്കുകയും, നമ്മിൽ ചിലർ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്).' എന്നിട്ടവർ തിരിഞ്ഞുകളയുന്നപക്ഷം, (അവരോട്) നിങ്ങൾ പറഞ്ഞു- കൊള്ളുക: ഞങ്ങൾ "മുസ്ലിം' കളാണ് ധ അല്ലാഹുവിന് കീഴൊതുങ്ങിയവരാണ് പ എന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുവിൻ.' (64) ق ُ ل ْ നീ പറയുക വേദക്കാരേ നിങ്ങൾ വരുവിൻ ഒരു വാക്കിലേക്ക് س َ و َ اء ٍ സമമായ ഞങ്ങൾക്കിടയിൽ നിങ്ങൾക്കിടയിലും നാം ആരാധിക്കുകയില്ലെന്ന് لا ِ إ َ َّ اللها അല്ലാഹുവിനെയല്ലാതെ അവനോട് നാം പങ്കു ചേർക്കുകയില്ല എന്നും യാതൊന്നിനെയും ആക്കുകയില്ലെന്നും നമ്മിൽ ചിലർ ചിലരെ റബ്ബുകൾ اللها അല്ലാഹുവിന് പുറമെ എന്നിട്ട് (എന്നാൽ) അവർ തിരിഞ്ഞുകളഞ്ഞെങ്കിൽ നിങ്ങൾ പറയുവിൻ നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ എന്ന് ഞങ്ങൾ മുസ്ലിംകളാകുന്നുവെന്ന് പ്രവാചകൻമാരുടെ അനുയായികളെന്ന പാരമ്പര്യം പുലർത്തിപ്പോ -രുന്ന സമുദായങ്ങൾക്കാണ് (വേദക്കാർ) എന്ന് പറയുന്നത്. വേദക്കാരായി നിലവിലുള്ളത് യഹൂദികളും ക്രിസ്ത്യാനികളുമാകുന്നു. അല്ലാഹുവി -നെയല്ലാതെ ആരാധിക്കുവാൻ പാടില്ലെന്നും . അവന് യാതൊരു പങ്കുകാരെയും സമൻമാരെ യും ഏർപ്പെടുത്തുവാൻ പാടില്ലെന്നും പ്രബോധനം ചെയ്യാത്ത ഒരു റസൂലും വേദഗ്രന്ഥവും ഇല്ല. അല്ലാഹു പറയുന്നു: إ ِ لاَّ لاَّ ن ُ و (ഞാനല്ലാതെ ഒരു ഇലാഹുമില്ല, അതിനാൽ നിങ്ങൾ എന്നെ ആരാധിക്കണം എന്ന് വഹ്യ് നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. (അൻബിയാ-ഉ്) അതുകൊണ്ട് വേദക്കാരെല്ലാം ഒരുപോലെ സ്വീകരി ക്കുവാൻ ബാധ്യസ്ഥരായ ആ അടിസ്ഥാന സിദ്ധാന്തത്തിലേക്ക് അവരെ ക്ഷണിക്കുവാൻ അല്ലാഹു നബി യോട് കൽപിക്കുകയാണ്. തൗഹീദാകുന്ന ആ അടിസ്ഥാനത്തിൽ നിന്ന് വേദക്കാർ ഏറെക്കുറെ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും തങ്ങൾ അതിന്റെ ദൗത്യവാഹകൻമാരാണെന്നാണ് അവരുടെയെല്ലാം വാദം. كلمة എന്ന പദത്തിന് "വാക്ക്' എന്നാണർത്ഥമെങ്കിലും ഒന്നിലധികം വാക്കു -കളെയോ, വാക്യങ്ങളെയോ, പ്രഭാഷണങ്ങളെയോ ഉദ്ദേശിച്ചും അത് പയോഗിക്കാറുണ്ട്. മലയാളത്തിലെ "വാക്ക്' എന്ന് പദവും ഇതുപോലെ ഉപയോഗിക്ക -പ്പെടാറുണ്ടല്ലോ. ഇതനുസരിച്ചാണ് മേൽപറഞ്ഞ തത്വങ്ങളെപ്പറ്റി "ഞങ്ങൾക്കും നിങ്ങൾക്കുമി -ടയിൽ സമമായ വാക്ക്' എന്ന് പറഞ്ഞത്. ഈ കൽപനയനുസരിച്ച് ക്രിസ്ത്യാനി -കളെയും, അല്ലാതെയുംനബി പലപ്പോഴും ക്ഷണിക്കുകയുണ്ടായിട്ടുണ്ടെന്ന് ഹദീഥുകളിലും, ചരിത്രഗ്രന്ഥങ്ങളിലും കാണാവു -ന്നതാകുന്നു. റോമാ ചക്രവർത്തിയായ ഹിറക്വലിയൂസിന് നബി അയച്ച കത്ത് ഇക്കൂട്ടത്തിൽ പ്രത്യേകം പ്രസ്താവ്യമത്രെ. വേദക്കാരായ എല്ലാവരും സമ്മതിക്കുവാനും യോജിക്കുവാനും ബാധ്യതയുള്ള മൂന്ന് അടിസ്ഥാന തത്വങ്ങളാണ് അല്ലാഹു ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നത്. അതായത്:- (1) അല്ലാഹുവിനെയല്ലാതെ ആരാധിക്കാതിരിക്കുക. ഈ തത്വം ശരിക്കും അംഗീകരിച്ചുകഴിഞ്ഞാൽ, ആരാധനയുടെ വകുപ്പിൽപെടുന്നതും, മന സാ വാചാ കർമണാ ഉണ്ടാകുന്നതുമായ ഏതൊരു കാര്യവും അല്ലാഹുവിനല്ലാതെ മറ്റാർക്കും അർപ്പിക്കുക സാധ്യമല്ലാതാകുന്നു. (2) അവനോട് ഒന്നിനെയും പങ്കുചേർക്കാതിരിക്കുക. അവന്റെ ഗുണവിശേഷങ്ങളിലാകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, ലാ സത്തയിലോ ആകട്ടെ ആർക്കെങ്കിലും വല്ല പങ്കുമുണ്ടെന്ന് വരുത്തുന്ന എല്ലാ വിശ്വാസവും, വാക്കും, പ്രവൃത്തിയും അവനോട് പങ്കുചേർക്കലാകുന്നു. ഇതിനാണ് ശിർക്ക് പറയപ്പെടുന്നതും. (3) ചിലർ ചിലരെ റബ്ബുകളാക്കാതിരിക്കുക. അഥവാ അല്ലാഹു -വിന്നല്ലാതെ മറ്റാർക്കും റബ്ബിന്റെ സ്ഥാനം കൽപിക്കാതിരിക്കുക. "നമ്മിൽ ചിലർ ചിലരെ റബ്ബാ -ക്കുക' എന്ന പ്രയോഗം അർത്ഥവത്താകുന്നു. മനുഷ്യരെല്ലാം അല്ലാഹുവിന്റ സൃഷ്ടികളും അടിമകളുമായിരിക്കെ, മനുഷ്യരിൽ ചിലർ ചിലരെ റബ്ബുകളാക്കി വെ ക്കുന്നതിന് ഒരു ന്യായവും ഇല്ലല്ലോ എന്ന ഒരു സൂചന അതിൽ അടങ്ങുന്നു. വാസ്തവത്തിൽ ഇക്കാര്യം ആദ്യത്തെ രണ്ട് തത്വങ്ങളിൽ ഉൾപെട്ടതാണെന്നിരിക്കെ പ്രത്യേകം എടുത്ത് പറഞ്ഞത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുള്ളതുകൊണ്ടാകുന്നു. മനുഷ്യൻ മനുഷ്യനെ ആരാധിക്കലും, അല്ലാഹുവിന്റെ കൽപനക്കെതിരിൽ മറ്റുള്ളവരുടെ കൽപന അനുസരിക്കലും, മനുഷ്യവ്യക്തികളിൽ ദിവ്യത്വം കൽപിക്കലുമൊക്കെ ഓരോ തരത്തിലുള്ള റബ്ബാക്കലത്രെ. എന്നാൽ, അതിനെക്കാളെല്ലാം നിഗൂഢമായതും, അതിനെക്കാൾ ദൂരവ്യാപകമായതുമായ മറ്റൊരു റബ്ബാക്കൽ കൂടിയുണ്ട്. അതായത്:- പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും വക്കുക. ഇതിനെപ്പറ്റിയാണ് സൂറത്തുത്തൗബയിൽ അല്ലാഹു പറഞ്ഞത്: اللها (അവർവേദക്കാർതങ്ങളുടെ പണ്ഡിതൻമാരെയും പുരോഹിത ൻമാരെയും റബ്ബുകളാക്കിത്തീർത്തു (9: 31). അദിയ്യുബ്നുഹാതിം (റ) ഇസ്ലാമിൽ വരുന്നതിന് മുമ്പ് ഒരു ക്രിസ്ത്യാനിയായിരുന്നു. ഈ വാക്യത്തെക്കുറിച്ച് അദ്ദേ ഹം നബി യോട് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അവരെ ആരാധിച്ചു വരുന്നി -ല്ലല്ലോ! (എന്നിരിക്കെ, എന്താണിതിന്റെ ഉദ്ദേശ്യം? ) "നബി മറുപടി പറഞ്ഞു: "അവർ നിങ്ങൾക്ക് ചില കാര്യങ്ങൾ അനുവദനീയമാക്കിത്തരുകയും, ചിലതിനെ വർ നിങ്ങൾക്ക് നിഷിദ്ധമാക്കിത്തരുകയും, അത് നിങ്ങൾ സ്വീകരിക്കുകയും ചെയ്തി -രുന്നില്ലേ?' അദ്ദേഹം: "അതെ' എന്ന് സമ്മതിച്ചു. തിരുമേനി പറഞ്ഞു: "അത് തന്നെയാണ്. ' (തി) ക്രിസ്തീയ പുരോഹിതൻമാർ അപ്പപ്പോൾ നിർമിച്ചുണ്ടാക്കുന്ന നിയ -മങ്ങൾ യഥാർത്ഥ മതനിയമങ്ങളായി ആചരിക്കുന്നത് ഇന്നോളമുള്ള ക്രിസ്ത്യാനികളുടെ പതിവാകുന്നു. എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണിത്. "പാതിരി പറഞ്ഞത് നസ്രാണിക്ക് മതം' എന്നൊരു ശൈലിപോലും ഇതിൽ നിന്നുണ്ടായിരിക്കുന്നു. വേണ്ടാ, മുസ്ലിംകളുടെ സ്ഥിതി തന്നെ പരിശോധിച്ച് നോക്കുക! ഏതെങ്കിലും ഒരു പ്ര ത്യേക പണ്ഡിതനോ മഹാനോ ഒരു വിഷയത്തെപ്പറ്റി വല്ലതും പറയുകയോ അഭി്ര പായപ്പെടുകയോ ചെയ്താൽ, അത് അല്ലാഹുവിന്റെ ക്വുർ-ആനും, നബി യുടെ സുന്നത്തിനും എതിരാണെന്ന് വ്യക്തമായിരുന്നാലും അദ്ദേഹം പറഞ്ഞുവെന്ന ഏകകാരണത്താൽ അതിനെ മത വിധിയാക്കി അംഗീകരിക്കുന്ന സമ്പ്രദായം മുസ്ലിം സമുദായത്തിൽ പടർന്ന് പിടിച്ചിട്ടുള്ള ഒരു മഹാരോഗമാകുന്നു. ഈ രോഗത്തിൽ നിന്ന് രക്ഷെ പ്പട്ട ഭാഗ്യ -വാൻമാർ വളരെ കുറവാണെന്ന് പറയാം. സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കുവാനോ, ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുവാനോ യഥാർത്ഥം മനസ്സിലായാൽ അത് സ്വീകരിക്കുവാനോ തയ്യാറില്ലാത്ത ബഹുജനങ്ങളും, അവരെ വഴിപിഴപ്പിച്ചു മുതലെ -ടുക്കുന്ന പണ്ഡിതൻമാരും ഈ ക്വുർ-ആൻ വചനവും നബി വചനവും ഒന്ന് മനസ്സിരുത്തിയെങ്കിൽ! വിവരമില്ലാത്തവർ വിവരമുള്ളവരോട് ചോദിച്ചറിയണം, അവരുടെ വാക്ക് സ്വീകരിക്കണം എന്ന തത്വം ശരി തന്നെ. പക്ഷേ, അന്ധമായ അനുകരണവും, ലക്ഷ്യം മനസ്സിലായാലും പിൻമടങ്ങാതിരിക്കുന്നതുമാണ് ആപത്ത്. ഈസാ നബി (അ)-യുടെ സ്ഥിതിഗതികൾ വിവരിച്ചുകൊണ്ട് വേദക്കാരെ തൗഹീദിലേക്ക് ക്ഷണിക്കുന്ന വിഷയത്തിൽ, ഈ സൂറത്തിലെ ആരംഭം മുതൽക്കുള്ള പ്ര സ്താവനകൾ അവലോകനം ബൈള്വാവീ (റ) ചൂ ണ്ടിക്കാട്ടിയതുപോലെവളരെ യുക്തവും ന്യായവുമായ ഒരു നയക്രമമാണ് അല്ലാഹു സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം. ഈസാ (അ)ന്റെ ഉൽഭവവും, സ്ഥിതിഗതികളും, ദൈവമായിരിക്കുവാനുള്ള അദ്ദേഹത്തിന്റെ അനർഹതയും ആദ്യം വിവരിച്ചു. പിന്നീട്, ക്രി സ്ത്യാനികൾ അദ്ദേഹത്തെപ്പറ്റി തങ്ങളുടെ മനസ്സിൽ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളുടെയും, ആശയക്കുഴപ്പങ്ങളുടെയും പൊള്ളത്തരം തുറന്നുകാ -ട്ടി. അവർ തർക്കവും പിടിവാശിയും വിടാതായപ്പോൾ അവരെ മുബാഹലഃക്ക് വിളിച്ചു. അതിൽ അവരുടെ മനഃശക്തിക്ക് ക്ഷതം തട്ടിയെങ്കിലും അവർ അതിന് മുന്നോട്ട് വരുന്നില്ലെന്ന് കണ്ടപ്പോൾ, വളരെ ലഘുവായ ഒരു മാർഗം അവരുടെ മുമ്പിൽ വെച്ചുകാട്ടി. തെ, രണ്ടുകൂട്ടർക്കും യോജിക്കാവുന്ന ഒരടിസ്ഥാനത്തിലേക്ക് അവരെ ക്ഷണിച്ചു നോക്കി. ദൃഷ്ടാന്തങ്ങളും, ന്യായങ്ങളും താക്കീതുകളും, ഉപദേശങ്ങളും ഒന്നും തന്നെ ഫലിക്കുന്നില്ലെന്ന് "ഞങ്ങളിതാ അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്ലിംകളാണെന്ന് സാക്ഷ്യം വഹിച്ചേക്കുക' എന്ന് പറഞ്ഞ് അവരെ അവരുടെ പാട്ടിന് വിട്ടേക്കുവാൻ അല്ലാഹു നബി യോട് കൽപിക്കുന്നു. അഥവാ, നിങ്ങൾ അവന് കീഴൊതുങ്ങി മുസ്ലിംകളാവാതെ അവിശ്വാസികളായി തുടരുവാനാണ് ഉദ്ദേശ്യമെങ്കിൽ, നിങ്ങളങ്ങിനെ ചെയ്തുകൊള്ളൂ, ഞങ്ങളതിന് തയ്യാറില്ല എന്ന് സാരം. പരസ്പരം ആശയപരമായ അഭിപ്രായ വ്യത്യാസത്തിൽ കഴിയുന്ന വിഭാഗക്കാർ തമ്മിൽ, എല്ലാവർക്കും കൂടി യോജിക്കാവുന്നതും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലാത്തതുമായ സനാതന മൂല്യങ്ങളിൽ ഒത്തൊരുമിച്ചു പോകുന്ന പക്ഷം, കക്ഷികൾ തമ്മിലുള്ള അകൽച്ച ക്രമേണ ഇല്ലാതായിത്തീരുവാൻ അത് ഉപകരിക്കുമെ -ന്നൊരു പൊതു തത്വം ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
3:65–67يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تُحَآجُّونَ فِيٓ إِبۡرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦٓۚ أَفَلَا تَعۡقِلُونَ
هَـٰٓأَنتُمۡ هَـٰٓؤُلَآءِ حَٰجَجۡتُمۡ فِيمَا لَكُم بِهِۦ عِلۡمٞ فَلِمَ تُحَآجُّونَ فِيمَا لَيۡسَ لَكُم بِهِۦ عِلۡمٞۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ
مَا كَانَ إِبۡرَٰهِيمُ يَهُودِيّٗا وَلَا نَصۡرَانِيّٗا وَلَٰكِن كَانَ حَنِيفٗا مُّسۡلِمٗا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ
(65) വേദക്കാരേ, എന്തിനാണ് നിങ്ങൾ ഇബ്റാഹീമിന്റെ കാര്യത്തിൽ (തർക്കിച്ച്) ന്യായവാദം നടത്തുന്നത്? തൗറാത്തും, ഇൻജീലും അദ്ദേഹത്തിന് ശേഷമല്ലാതെ ഇറക്ക- പ്പെട്ടിട്ടില്ലല്ലോ (എന്നിരിക്കെ)! അപ്പോൾ, നിങ്ങൾ ചിന്തിക്കുന്നില്ലേ?! (66) ഹേ, നിങ്ങൾ (ഇതാ) ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങൾക്ക് അറിവുള്ള കാര്യത്തിൽ നിങ്ങൾ (തർക്കിച്ച്) ന്യായവാദം നടത്തി! എന്നാൽ, നിങ്ങൾക്ക് അറിവില്ലാത്ത കാര്യത്തിൽ എന്തിനാണ് നിങ്ങൾ ന്യായവാദം നടത്തിക്കൊണ്ടിരിക്കുന്നത്?! അല്ലാഹു (എല്ലാം) അറിയുന്നു: നിങ്ങൾക്ക് അറിയുകയില്ലതാനും. (67) ഇബ്റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്കനും, "മുസ്ലിമും' ധ കീഴൊതുങ്ങിയവനും പ ആയിരുന്നു: അദ്ദേഹം "മുശ്രിക്ക്' (ബഹുദൈവവിശ്വാസി) കളിൽപെട്ടവനായിരുന്നതുമില്ല. (65) വേദക്കാരേ എന്തിനാണ് നിങ്ങൾ ന്യായവാദം (തർക്കം) നടത്തുന്നത് ഇബ്റാഹീമിനെപ്പറ്റി, ഇബ്റാഹീമിന്റെ കാര്യത്തിൽ ഇറക്കപ്പെട്ടിട്ടുമില്ല താനും, ഇറക്കപ്പെടാത്ത സ്ഥിതിക്ക് الت തൌറാത്ത് و َ الإن ْ ج ِ يل ُ ഇൻജീലും അദ്ദേഹത്തിന് ശേഷമല്ലാതെ അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ (66) (അറിയുക) നിങ്ങൾ ه َ ؤ ُ لاء ِ ഇങ്ങനെയുള്ളവരാണ് നിങ്ങൾ ന്യായവാദം (തർക്കം) നടത്തി ف ِ يم َ ا യാതൊരു കാര്യത്തിൽ അതിനെപ്പറ്റി നിങ്ങൾക്കുണ്ട് ع ِ ل ْ م ٌ അറിവ് ف َ ل ِ م َ എന്നാൽ (അപ്പോൾ) എന്തിന് നിങ്ങൾ ന്യായവാദം നടത്തുന്നു ഇല്ലാത്ത കാര്യത്തിൽ നിങ്ങൾക്കതിനെപ്പറ്റി ع ِ ل ْ م ٌ അറിവ് ُ َّ اللها അല്ലാഹു അറിയുന്നു നിങ്ങൾക്കാകട്ടെ അറിഞ്ഞുകൂടാ (67) ഇബ്റാഹീം ആയിരുന്നില്ല യഹൂദി ക്രിസ്ത്യാനിയും ആയിരുന്നില്ല എങ്കിലും അദ്ദേഹമായിരുന്നു ഒരു ഋജുമാനസൻ മുസ്ലിമായ, കീഴൊതുങ്ങിയവൻ ആയിരുന്നതുമില്ല മുശ്രിക്കുകളിൽ പെട്ട-(വൻ) യഹൂദികളും ക്രിസ്ത്യാനികളും ബഹുമാനിച്ചാദരിക്കുന്ന ആളാണല്ലോ ഇബ്റാഹീം നബി (അ). അദ്ദേഹം തങ്ങളുടെ മതക്കാരനും, തങ്ങളുടെ നടപടി്ര കമങ്ങൾ സ്വീകരിച്ചിരുന്ന ആളുമായിരുന്നുവെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. ന ജ്റാനിലെ ക്രിസ്തീയ നിവേദകസംഘം വന്ന അവസരത്തിൽ, അവരും യഹൂദികളും ചേർന്ന് നബി -യുടെ അടുക്കൽവെച്ച് ഈ വിഷയത്തിൽ തർക്കവും വിവാദവും നടത്തുകയുണ്ടായതായി മുഹമ്മദ്ബ്നു ഇസ്ഹാക്വ് (റ) രിവായത്ത് ചെയ്തിരിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള ഈ തർക്കത്തെക്കുറിച്ചാണ് അല്ലാഹു ഇരുകൂട്ടരെയും ഒരേ സ്വരത്തിൽ ആക്ഷേപിക്കുന്നത്. തൗറാത്തിന്റെ അനുയായികളാണ് യഹൂദികൾ. ഇൻജീലിന്റെ അനു -യായികളാണ് ക്രിസ്ത്യാനികൾ. ഇബ്റാഹീം (അ)ന്റെ കാലശേഷം വളരെ കഴിഞ്ഞി -ട്ടാണ് ആ രണ്ട് ഗ്രന്ഥങ്ങളുടെയും അവതരണം. എന്നിരിക്കെ, രണ്ടുകൂട്ടരുടെ വാദവും പൊള്ളയും നിരർത്ഥവുമാണെന്ന് സ്പഷ്ടമാണല്ലോ. തങ്ങൾക്കറിയാത്ത വിഷയത്തിൽ തർക്കവും ന്യായവാദവും നടത്തുകയെന്ന വിഡ്ഢിത്തമാണ് ഇരുകൂട്ടരും പ്രവർത്തിക്കുന്നതെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇരുകൂട്ടരുടെയും വേദഗ്രന്ഥത്തെയും, പ്രവാചകനെയും സംബന്ധിച്ച വിഷയങ്ങളിൽപോലും പരസ്പരം തർക്കവും വാദവും നടത്തിവരുന്ന പാരമ്പര്യമാണ് അവർക്കുള്ളത്. ആ തർക്കങ്ങൾ അവർക്കറിയാവുന്ന വിഷയത്തെക്കുറിച്ചാണെന്ന് പറഞ്ഞേക്കാം. എന്നാൽ, എത്രയോ കാലംമുമ്പ് കഴിഞ്ഞുപോയ ഇബ്റാഹീം നബി (അ) യെയും അദ്ദേഹത്തിന്റെ മാർഗത്തെയും കുറിച്ച് തർക്കം നടത്തുന്നതിന് അവർക്കെന്താ ണ് അവകാശമുള്ളത്? എന്ന് ചോദിച്ചുകൊണ്ടും, സത്യാവസ്ഥ അല്ലാഹുവിനാണ് ഉണർത്തിക്കൊണ്ടും അദ്ദേഹത്തിന്റെ യഥാർത്ഥനില ഇന്നതായിരുന്നുവെന്ന് അല്ലാഹു വിവരിക്കുന്നു. അതെ, അദ്ദേഹം യഹൂ -ദനോ, ക്രിസ്തീയനോ ആയിരുന്നില്ല, (അറബികളെപ്പോലെ) മുശ്രിക്കുകളുടെ കൂട്ടത്തിൽപെട്ട ആളുമല്ലായിരുന്നു. യാതൊരു വക്രമാർഗവും സ്വീകരിക്കാത്ത ശുദ്ധഹൃദയനും, അല്ലാഹുവിൽ ശരിക്കും വിശ്വസിച്ചുകൊണ്ട് അവന് പൂർണമായും കീഴൊതുങ്ങി ജീവിച്ചുവന്ന ഒരു മുസ്ലിമുമായിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കിയിരിക്കുന്നു . വാസ്തവം ഇതായിരിക്കെ, ഇബ്റാഹീം നബി (അ)-യുമായി അടുപ്പബന്ധം അവകാശപ്പെടുവാ -നുള്ള അർഹത ആർക്കാണുള്ളതെന്നുകൂടി അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു:-
3:68إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِيُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِيُّ ٱلۡمُؤۡمِنِينَ
(68) നിശ്ചയമായും, മനുഷ്യരിൽ വെച്ച് ഇബ്റാഹീമിനോട് കൂടുതൽ (അടുപ്പ) ബന്ധമുള്ളവർ, അദ്ദേഹത്തെ പിൻപറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി)യാകുന്നു. (68) നിശ്ചയമായും കൂടുതൽ ബന്ധപ്പെട്ടവർ, അധികം അർഹതയുള്ളവർ الن ّ َ اس ِ മനുഷ്യരിൽ ഇബ്റാഹീമിനോട്, ഇബ്റാഹീമിനെ സംബന്ധിച്ച് യാതൊരുകൂട്ടർ തന്നെ അദ്ദേഹത്തെ പിൻപറ്റിയ الن നബിയും ّ َ ِ ين َപآم വിശ്വസിച്ചവരും ُ َّ اللها َ و അല്ലാഹുവാകട്ടെ ُ ّ ِ ബ َ و രക്ഷാധികാരി (ബന്ധുസഹായിമിത്രം) ആകുന്നു സത്യവിശ്വാസികളുടെ ഇബ്റാഹീം (അ) സ്വീകരിച്ചുവന്ന മാർഗത്തിലും അദ്ദേഹത്തിന്റെ നട -പടിക്രമങ്ങളിലും അദ്ദേഹത്തെ മാതൃകയാക്കി പിൻപറ്റിപ്പോന്നവരാരോ അവർ ക്കേ അദ്ദേഹവുമായുള്ള അടുപ്പവും ബന്ധവും അവകാശപ്പെടുവാൻ നിവൃത്തിയുള്ളൂ. വർ ഏത് കാലക്കാരോ വിഭാഗക്കാരോ ആവട്ടെ; അങ്ങിനെയുള്ളവരത്രെ ഈ പ്രവാ -ചകനായ മുഹമ്മദ് നബിയും, അദ്ദേഹത്തിൽ വിശ്വസിച്ചിട്ടുള്ള സത്യവിശ്വാസികളും. വേദക്കാരായ നിങ്ങൾ ഇരുകൂട്ടരും അദ്ദേഹത്തിന്റെ മാർഗത്തിൽനിന്ന് ബഹുദൂരം അക -ന്നുപോയിരിക്കകൊണ്ട് അദ്ദേഹവുമായി നിങ്ങൾക്ക് ബന്ധമില്ലാതായിരിക്കുന്നു എന്ന് താൽപര്യം.
3:69–71وَدَّت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يُضِلُّونَكُمۡ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ
يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَأَنتُمۡ تَشۡهَدُونَ
يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَلۡبِسُونَ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُونَ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ
(69) (സത്യവിശ്വാസികളെ) വേദക്കാരിൽ നിന്നുള്ള ഒരു വിഭാഗം (ആളുകൾ) മോഹിക്കുകയാണ്, നിങ്ങളെ അവർ വഴിപിഴപ്പിച്ചിരുന്നെങ്കിൽ (കൊള്ളാമായിരുന്നു) എന്ന്! (വാസ്തവത്തിൽ) അവർ തങ്ങളെത്തന്നെയല്ലാതെ വഴിപിഴപ്പിക്കുന്നുമില്ല; (അത്) അവർ ഗ്രഹിക്കുന്നുമില്ല. (70) വേദക്കാരേ, അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) കളിൽ, (അവർക്ക് സത്യ) സാക്ഷ്യം വഹിച്ചുകൊണ്ട് (തന്നെ) നിങ്ങൾ അവിശ്വസിക്കുന്നത് എന്തിനാണ്?! (71) വേദക്കാരെ നിങ്ങൾ യഥാർത്ഥത്തെ അയഥാർത്ഥവുമായി കൂട്ടിക്കലർത്തുകയും അറിഞ്ഞുംകൊണ്ട് (തന്നെ) യഥാർത്ഥത്തെ ഒളിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്?! (69) ْ ت َّ د َ و മോഹിക്കയാണ് ഒരു വിഭാഗം വേദക്കാരിൽനിന്ന് അവർ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നെങ്കിൽ (എന്ന്) അവർ വഴിപിഴപ്പിക്കുന്നുമില്ല (താനും) തങ്ങളെത്തന്നെ (സ്വന്തങ്ങളെ)-യല്ലാതെ അവർ ഗ്രഹിക്കുന്നുമില്ല, അവർക്ക് ബോധം വരുന്നുമില്ല (70) വേദക്കാരേ എന്തിനാണ് നിങ്ങൾ അവിശ്വസിക്കുന്നത് اللها അല്ലാഹുവിന്റെ ആയത്ത് (ലക്ഷ്യംദൃഷ്ടാന്തം)-കളിൽ നിങ്ങളാകട്ടെ സാക്ഷ്യം വഹിക്കുന്നു (താനും) (71) വേദക്കാരേ നിങ്ങൾ എന്തിനാണ് കൂട്ടിക്കലർത്തുന്നത് യഥാർത്ഥ (-സത്യ)ത്തെ അയഥാർത്ഥത്തോട് നിങ്ങൾ ഒളിച്ചു (മൂടി)-വെക്കുകയും ചെയ്യുന്നു യഥാർത്ഥത്തെ നിങ്ങളാവട്ടെ അറിയുന്നു (താനും) നബി തിരുമേനി യുടെ സത്യതക്ക് തെളിവായി അവരുടെ വേദഗ്രന്ഥങ്ങളിലും അറി - വിലുമുള്ള ലക്ഷ്യങ്ങളെ മനസ്സിലാക്കി ശരിവെച്ചുകൊണ്ടിരിക്കുക യും, അതോടൊപ്പം അവയെ മൂടിവെക്കുകയും സത്യാസത്യങ്ങളെ കൂട്ടിക്കുഴച്ച് യാഥാർ ത്ഥ്യം വ്യക്തമാക്കാതിരിക്കുകയുമാണ് അവർ ചെയ്യുന്നത്. എന്തിനായിട്ടാണ് ഇത്തരം തോന്നിയവാസങ്ങൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവരെ അല്ലാഹു ആക്ഷേപിക്കു -കയാണ്. വിഭാഗം - 8 നബി -യോടും, സത്യവിശ്വാസികളോടുമുള്ള അസൂയയും, പകയും നിമിത്തം സത്യവിശ്വാസികളെ വഴിതെറ്റിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് വേദക്കാർ നടത്തുന്ന ഒരു കുതന്ത്രം അല്ലാഹു തുറന്ന് കാട്ടുന്നു:-
3:72–74وَقَالَت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ ءَامِنُواْ بِٱلَّذِيٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُواْ وَجۡهَ ٱلنَّهَارِ وَٱكۡفُرُوٓاْ ءَاخِرَهُۥ لَعَلَّهُمۡ يَرۡجِعُونَ
وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٞ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ
يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ
(72) വേദക്കാരിൽ നിന്നുള്ള ഒരു വിഭാഗം (ആളുകൾ) പറയുകയാണ്: "(ഈ) വിശ്വസിച്ചവരുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ, പകലിന്റെ ആരംഭത്തിൽ നിങ്ങൾ വിശ്വസിക്കുവിൻ: അതിന്റെ അവസാനത്തിൽ നിങ്ങൾ (അങ്ങ്) അവിശ്വസിക്കുകയും ചെയ്യുവിൻ. (എന്നാൽ) അവർ മടങ്ങിയേക്കാം; (73) "നിങ്ങളുടെ മതത്തെ പിൻതുടർന്നവരെയല്ലാതെ നിങ്ങൾ വിശ്വസിക്കുകയും ചെയ്യരുത്' (നബിയേ) പറയുക: "നിശ്ചയമായും, അല്ലാഹുവിന്റെ മാർഗദർശനമത്രെ, (യഥാർത്ഥ) മാർഗദർശനം. (അതെ) നിങ്ങൾക്ക് നൽകപ്പെട്ടതുപോലെ, (വേറെ) വല്ല ഒരാൾക്കും നൽകപ്പെടുന്നതിനാൽ; അല്ലെങ്കിൽ, നിങ്ങളുടെ റബ്ബിങ്കൽ വെച്ച് അവർ നിങ്ങളോട് ന്യായവാദം ചെയ്യുമെന്നതിനാൽ.' പറയുക: "നിശ്ചയമായും അനുഗ്രഹം അല്ലാഹുവിന്റെ കൈവശമത്രെ (ഉള്ളത്.) അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു. അല്ലാഹു, വിശാലനും, (എല്ലാം) അറിയുന്നവനുമാകുന്നു. (74) അവൻ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യംകൊണ്ട് അവൻ പ്രത്യേകപ്പെടുത്തുന്നു. അല്ലാഹു, മഹത്തായ അനുഗ്രഹമുള്ളവനത്രെ.' (72) പറയുകയും ചെയ്തു, പറയുകയാണ് ഒരു വിഭാഗം വേദക്കാരിൽ നിന്ന് آم ِ ن ُ وا നിങ്ങൾ വിശ്വസിക്കുവിൻ ഇറക്കപ്പെട്ടതിൽ പآم َ ن ُ وا ا വിശ്വസിച്ചവർക്ക് പകലിന്റെ മുഖത്ത് നിങ്ങൾ അവിശ്വസിക്കുകയും ചെയ്യുവിൻ آخ ِ ر َ ه ُ അതിന്റെ അവസാനം അവരായേക്കാം, ആകുവാൻ വേണ്ടി അവർ മടങ്ങുക (73) നിങ്ങൾ വിശ്വസിക്കുകയും ചെയ്യരുത് യാതൊരുവരെയല്ലാതെ ت َ ب ِ ع َ തുടർന്ന് നിങ്ങളുടെ മതത്തെ ق ُ ل ْ നീ പറയുക നിശ്ചയമായും മാർഗദർശനം, വഴിചേർക്കൽ اللها അല്ലാഹുവിന്റെ മാർഗദർശനമാണ്, വഴിചേർക്കലത്രെ നൽകപ്പെടുന്നതിനാൽ أ َ ح َ د ٌ വല്ല ഒരാൾക്കും യാതൊന്നുപോലെ അത് നിങ്ങൾക്ക് നൽകപ്പെട്ടു അല്ലെങ്കിൽ അവർ നിങ്ങളോട് ന്യായവാദം നടത്തുന്നതിനാൽ നിങ്ങളുടെ റബ്ബിന്റെ അടുക്കൽ ق ُ ل ْ നീ പറയുക നിശ്ചയമായും അനുഗ്രഹം اللها അല്ലാഹുവിന്റെ കയ്യിലാണ് അതവൻ നൽകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് ُ َّ اللها َ و അല്ലാഹു و َ اس ِ ع ٌ വിശാലനാകുന്നു ٌ ع َ ل ِ അറിയുന്നവനാണ് (74) അവൻ പ്രത്യേകപ്പെടുത്തുന്നു തന്റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ അവൻ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവർക്ക് ُ َّ اللها َ و അല്ലാഹുവാകട്ടെ അനുഗ്രഹം ഉള്ളവനാണ് മഹത്തായ വേദക്കാർയഹൂദികൾ വിശേഷിച്ചുംസത്യവിശ്വാസികൾ വഴിതെറ്റിക്കാണുവാൻ തക്കം പാർത്തുകൊണ്ടിരിക്കുകയാണ്. അതിനായി അവർ ഗൂഢാസൂത്രണം ചെയ്ത ഒരു പരിപാടിയാണ് 72--ാം വചനത്തിൽ അല്ലാഹു വെളിപ്പെടുത്തുന്നത്. തങ്ങളിൽ പെട്ട ചിലരെ ശട്ടംകെട്ടിവെക്കുക; അവർ രാവിലെ ചെന്ന് തങ്ങൾ സത്യവിശ്വാസം സ്വീകരിച്ചുവെന്നുപറഞ്ഞ് മുസ്ലിം വേഷമണിയുക; കുറേ നേരം മുസ് ലിംകളുമായി ഇടകലർന്നശേഷം, വൈകുന്നേരമാകുമ്പോൾ ഇസ്ലാമിൽ നിന്ന് സ്വയം ഭ്രഷ്ടാകുകയും ചെയ്യുക. "ഇസ്ലാം സത്യമതമെന്ന് ധരിച്ച് ഞങ്ങളതിൽ പ്രവേശിച്ചു, പ്പോഴല്ലേ അതിന്റെ ഉള്ളുകള്ളി മനസ്സിലായത്. അതുകൊണ്ട് ഇതാ ഞങ്ങളതിൽ നിന്ന് മട -ങ്ങിപ്പോന്നിരിക്കുന്നു.' എന്നൊക്കെ അവർ പ്രചരിപ്പിക്കുകയും ചെയ്യുക. ഇത് മ്പാൾ, വേദഗ്രന്ഥവുമായി പരിചയമുള്ള ഇവർ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് ഇത് പരമാ ർത്ഥമായിരിക്കുമെന്ന് കരുതി അൽപബുദ്ധികളും കഥ അറിയാത്തവരുമായ ചില സത്യവിശ്വാസികളെങ്കിലും ഇസ്ലാമിൽ നിന്ന് വിട്ടുപോരുവാൻ കാരണമാകുമെ -ന്നും, ഇവരെ ചൂഷണം ചെയ്തുകൊണ്ട് ഇസ്ലാമിനെതിരിൽ ജനമദ്ധ്യെ ആശയക്കുഴപ്പ -മുണ്ടാക്കാമെന്നുമൊക്കെയാണവരുടെ കണക്കുകൂട്ടൽ നിങ്ങൾ വിശ്വസിച്ചും ആചരിച്ചും വരു ന്ന മതനടപടികൾക്കെതിരായി ആരെന്ത് പറഞ്ഞാലും ചെയ്താലും നിങ്ങൾ അതൊന്നും - നാവുകൊണ്ട് സമ്മതിച്ചാലുംമനസ്സുകൊണ്ട് വിശ്വസിക്കരുതെന്നും ഈ കോ മരങ്ങളോട് അവർ പ്രത്യേകം ഉപദേശിക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഈ ഗൂഢതന്ത്രം തുറന്നുകാട്ടുക മാത്രമല്ല, ഒരു പ്രയോജനവും അവർക്ക് ലഭിക്കുവാൻ പോകുന്നില്ലെന്നും, അസൂയയുടെയും വിഡ്ഢിത്തത്തിന്റെയും ഒരു പ്രകടനം മാത്രമാണതെന്നും അവരെ തെര്യപ്പെടുത്തുവാൻ നബി -യോട് കൽപിക്കുകയും ചെയ്യുന്നു. സൻമാർഗം കാണിച്ചുകൊടു -ക്കുന്നതും, അത് പ്രാപിക്കുവാനുള്ള ഭാഗ്യം നൽകുന്നതും അല്ലാഹുവാണ്. ഇന്നിന്ന വിഭാഗക്കാർക്കോ സമുദായത്തിനോ മാത്രമേ അനുഗ്രഹം നൽകുകയുള്ളൂവെന്ന് ഒരു നിയമവും അവൻ വെച്ചിട്ടില്ല. നിങ്ങളെപ്പോലെ കുടില മനസ്കനൊന്നുമല്ല അല്ലാഹു. അവൻ വളരെ വിശാലനും എല്ലാം അറിയുന്നവനുമാകുന്നു. അവൻ ഉദ്ദേശിക്കുന്നവ രെ അവൻ അനുഗ്രഹിക്കും. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പ്രത്യേകം കാരുണ്യം ചൊരി ഞ്ഞു കൊടുക്കും. ആർക്കൊക്കെയാണ് അനുഗ്രഹവും കാരുണ്യവും നൽകേണ്ടതെ അവനറിയാം. നിങ്ങൾക്ക് ലഭിച്ചതുപോലെ മറ്റൊരു കൂട്ടർക്ക് (മുസ്ലിംക ൾക്ക്) വേദഗ്രന്ഥവും പ്രവാചകനും വന്ന് കിട്ടിയതിലുള്ള നിങ്ങളുടെ അസൂയയാണ് ഇതി ന് ഒരു കാരണം. സത്യവിശ്വാസികൾ അല്ലാഹുവിന്റെ മുമ്പിൽ ചെല്ലുമ്പോൾ, അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ നിഷേധിച്ചവരാണ് നിങ്ങളെന്ന് വാദിച്ച് നിങ്ങളെ തോൽപിക്കുവാൻ ഇടവരത്തക്കവണ്ണം അവർ സൻമാർഗം പ്രാപിച്ചവരായിത്തീരരുതെന്നുള്ള നിങ്ങളുടെ വ്യാമോഹമാണ് മറ്റൊരു കാരണം. ഇതാണ് ഇത്തരം നീചവൃത്തികൾക്ക് നിങ്ങളെ പ്രേരിപ്പിച്ചത്. ഇതിലൊന്നും നിങ്ങൾ വിജയിക്കുകയില്ലെന്ന് നിങ്ങൾ കാള്ളുക. എന്നൊക്കെയാണ് അല്ലാഹു തുടർന്ന് പറഞ്ഞതിന്റെ താൽപര്യം. 73--ാം വചനത്തിലെ ("നിങ്ങൾക്ക് നൽകപ്പെട്ടതുപോലെ' എന്ന് തുടങ്ങി "ന്യായവാദം ചെയ്യുമെന്നതിനാൽ' എന്നതു -വരെയുള്ള) വാക്യങ്ങൾ നബി അവരോട് പറയേണ്ടുന്ന മറുപടിയുടെ ഒരു ഭാഗമെന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചതും-, പരിഭാഷയിൽ സ്വീകരിച്ചതും ഇത് വേദക്കാരുടെ പ്രസ്താവനയുടെ തുടർച്ചയായിരിക്കുവാനും, ِ َّ اللها (അല്ലാഹുവിന്റെ മാർഗദർശനമാണ് മാർഗദർശനമെന്ന് പറയുക) എന്ന വാക്യം ഇടക്കുവെച്ച് നബി -യോട് കൽപിച്ചതായിരിക്കുവാനും സാധ്യതയുണ്ട്. വ്യാഖ്യാതാക്കളിൽ പലരും ഇങ്ങനെയാണ് സ്വീകരിച്ച് കാണുന്നതും. അപ്പോൾ, ആ വാക്യങ്ങളുടെ താൽപര്യം ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്: മതത്തിൽ ഉറച്ചുനിൽക്കുന്നപക്ഷം, നമുക്ക് ലഭിച്ചതുപോലെ വേദഗ്രന്ഥം മുതലായ അനുഗ്രഹങ്ങൾ നമുക്ക് പു റമെ ഇവരെപ്പോലെയുള്ളവർക്കും ലഭിച്ചതായി വരും. അവർ അല്ലാഹുവിന്റെ അടുക്കൽെ വച്ച് നമുക്കെതിരിൽ ന്യായം സമർപ്പിക്കുവാനും ഇടവരും. അതുകൊണ്ട് അതിന് നാം അവർക്ക് അവസരം കൊടുക്കാതിരിക്കേണ്ടതുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്ത -മാകുന്നു. വേറെയും ചില അഭിപ്രായങ്ങൾ ക്വുർ-ആൻ വ്യാഖ്യാതാക്കൾ ഇവിടെ പ്രസ്താവിച്ച് കാണാം.
3:75–76۞وَمِنۡ أَهۡلِ ٱلۡكِتَٰبِ مَنۡ إِن تَأۡمَنۡهُ بِقِنطَارٖ يُؤَدِّهِۦٓ إِلَيۡكَ وَمِنۡهُم مَّنۡ إِن تَأۡمَنۡهُ بِدِينَارٖ لَّا يُؤَدِّهِۦٓ إِلَيۡكَ إِلَّا مَا دُمۡتَ عَلَيۡهِ قَآئِمٗاۗ ذَٰلِكَ بِأَنَّهُمۡ قَالُواْ لَيۡسَ عَلَيۡنَا فِي ٱلۡأُمِّيِّـۧنَ سَبِيلٞ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ
بَلَىٰۚ مَنۡ أَوۡفَىٰ بِعَهۡدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ
(75) വേദക്കാരിലുണ്ട് ചിലർ: ഒരു "ക്വിൻത്വാറി'നെ (കൂമ്പാരത്തെ) സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാൽ അവർ നിനക്കത് തന്നുതീർക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു "ദീനാറിനെ' (പൊൻപണത്തെ) സംബന്ധിച്ച് നീ അവരെ ധ അവരെ തിരക്കിക്കൊണ്ട് പ നീ നിനക്കത് തന്നുതീർക്കുകയില്ല. "(വേദക്കാരല്ലാത്ത) നിരക്ഷരജ്ഞരുടെ കാര്യത്തിൽ, ഞങ്ങളുടെ മേൽ (ബാധ്യതയുണ്ടാവാൻ) ഒരു മാർഗവുമില്ല, എന്ന് അവർ പറയുന്നത് നിമിത്തമത്രെ അത്. അവർ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്റെ മേൽ വ്യാജം പറയുകയും ചെയ്യുന്നു. (76) അങ്ങനെയല്ല, യാതൊരുവൻ തന്റെ കരാർ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാൽ, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു സ്നേഹിക്കും. (75) വേദക്കാരിലുണ്ട് م َ ن ْ ചിലർ, യാതൊരുവൻ അവരെ (അവനെ) നീ വിശ്വസിച്ചാൽ ഒരു ക്വിൻത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് അതവർ (അവൻ) വീട്ടിത്തരും നിനക്ക് അവരിലുണ്ട് م َ ن ْ ചിലർ, യാതൊരുവൻ അവരെ (അവനെ) നീ വിശ്വസിച്ചാൽ ഒരു ദീനാറിനെ (പൊൻപണത്തെ)-പ്പറ്റി അതവർ (അവൻ) വീട്ടുകയില്ല നിനക്ക് ആയിക്കൊണ്ടിരുന്നാലല്ലാതെ അവന്റെ മേൽ (അവരിൽ) നിലകൊള്ളുന്നവൻ ذ َ ل ِ ك َ അത് അവർ പറയുന്നത് നിമിത്തമാണ് ഞങ്ങളുടെ മേൽ ഇല്ല الأم നിരക്ഷരജ്ഞരിൽ س َ ب ِ يل ٌ ഒരു മാർഗവും അവർ പറയുകയും ചെയ്യുന്നു ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ വ്യാജം അവർ അറിഞ്ഞുകൊണ്ട് (76) َ ب َ അങ്ങനെയല്ല നിറവേറ്റിയോ തന്റെ കരാർ, ഉടമ്പടി സൂക്ഷിക്കുകയും ചെയ്തു اللها എന്നാൽ നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ സ്നേഹിക്കും, ഇഷ്ടപ്പെടുന്നു സൂക്ഷ്മതപാലിക്കുന്നവരെ ന്റെ അർത്ഥങ്ങളെപ്പറ്റി 14-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരി ച്ചു കഴിഞ്ഞിട്ടുണ്ട്. കൂമ്പാരംവളരെ അക്ഷരജ്ഞാ വായനയും അറിയാത്ത ആളുകൾ എന്നാണ് എന്ന വാക്കിന്റെ അർത്ഥം. വേദഗ്രന്ഥവുമായി പരിചയമില്ലാത്തവരായ അറബികളാണ് ഉദ്ദേശ്യം. വേദക്കാരുടെ പല ദുഷ്ചെയ്തികളും മുമ്പ് പറഞ്ഞുവല്ലോ. ന്നാൽ, അവരിലുള്ള എല്ലാ വ്യക്തികളും ഒരുപോലെയല്ല. വളരെയധികം ധനം വിശ്വസിച്ചേൽപിച്ചാൽ പോലും തക്കസമയം മടക്കിത്തരുന്ന നല്ല മനഃസ്ഥിതിക്കാരും അവരിലുണ്ട്. നരെ മറിച്ച് ഒരു പൊൻപണം പോലും വിശ്വസിച്ചു കൊടുത്താൽമടക്കിത്തരണമെന്ന് തിരക്കിക്കൊണ്ടിരിക്കുന്ന പക്ഷം മടക്കിക്കിട്ടിയേക്കുമെന്നല്ലാതെതിരിച്ചുതരാൻ തയ്യാറില്ലാത്തവർ അതിന് പറയുന്ന ന്യായം ഇതാണ്: വേദക്കാരല്ലാത്തവരോടുള്ള ബാധ്യതക ൾ നിറവേറ്റണമെന്ന് നിർബന്ധമൊന്നുമില്ല, അവരുടെ ധനം ഉപയോഗിക്കുന്നത് കേ വലം കുറ്റകരമല്ല, സ്വസമുദായത്തിൽ പെട്ടവരോടുള്ള കടമകൾ പാലിക്കലേ നമുക്ക് കടമയുള്ളൂ എന്നൊക്കെ. അല്ലാഹുവിന്റെ പേരിൽ അവർ സ്വയം കെട്ടിപ്പറയുന്ന ഒരു വ്യാജവാ ദം മാത്രമാണിത്. കരാറുനിശ്ചയങ്ങളും വിശ്വസ്തതയും ആരോടായാലും പാലിക്കേണ്ടതുണ്ട്. കരാറുകൾ പാലിക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുപോരുകയും ചെയ്യുന്നവരെയാണ് അല്ലാഹു സ്നേഹിക്കുക. അല്ലാത്തവർക്ക് അവന്റെ സ്നേഹം ല ഭിക്കുകയില്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. സ്വജാതിക്കാരല്ലാത്തവരോട് ഇടപാടുകളിൽ വിട്ടുവീഴ്ച കാണിക്കേണ്ടതില്ല. അവരോട് പലിശ വാങ്ങുന്നതിനും വിരോധമില്ല. സ്വജാതിക്കാരോട് കടംമുട്ടിച്ച് ചോദിക്കുകയോ പലിശ വാങ്ങുകയോ യഹൂദികൾ പാരമ്പര്യമായി വിശ്വസിച്ചുപോരുന്നു. (ആവർത്തന പുസ്തകം 15: 3, 23: 2 0) അജ്ഞരായ ചില പാമരമുസ്ലിംകളിലും ഇത്തരം ചില അന്ധമായ ധാരണകൾ കടന്നുകൂടാറുണ്ട്. വാസ്തവത്തിൽ, നീതിയും വിശ്വസ്തതയും പാലിക്കുന്നതിൽ ന്നാ അമുസ്ലിമെന്നോ വിവേചനമില്ല. ഇബ്നു-അബീഹാതിം (റ) ഉദ്ധരിക്കുന്ന ഒരു ഹ ദീഥ് കാണുക. അതിന്റെ സാരം ഇപ്രകാരമാകുന്നു: "നിരക്ഷരജ്ഞരുടെ കാര്യത്തിൽ ഞങ്ങളുടെമേൽ ഒരു ബാദ്ധ്യതയും ഉണ്ടാവാൻ മാർഗമില്ല എന്ന് വേദക്കാർ പറഞ്ഞപ്പോൾ, നബി പറഞ്ഞു: "അല്ലാഹുവിന്റെ ശത്രുക്കൾ കളവ് പറയുകയാണ്. ജാഹിലിയ്യത്തിലുണ്ടായിരുന്ന (ഇത്തരം) ഏത് കാര്യവും എന്റെ ഈ രണ്ട് കാലടി -കൾക്കടിയിലാക്കപ്പെടാതെ ഇല്ല. (എല്ലാം തള്ളപ്പെട്ടുപോയിരിക്കുന്നു) അമാനത്ത് (വിശ്വസ്തതയുടെ കാര്യം) ഒഴികെ. അതാകട്ടെ, പുണ്യവാനോടും, ദുഷ്ടനോ ടും നിർവ്വഹിക്കപ്പെടേണ്ടതാകുന്നു.'
3:77إِنَّ ٱلَّذِينَ يَشۡتَرُونَ بِعَهۡدِ ٱللَّهِ وَأَيۡمَٰنِهِمۡ ثَمَنٗا قَلِيلًا أُوْلَـٰٓئِكَ لَا خَلَٰقَ لَهُمۡ فِي ٱلۡأٓخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيۡهِمۡ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٞ
(77) നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും ധ പ്രതിജ്ഞക്കും പ , തങ്ങളുടെ സത്യ (ശപഥ)-ങ്ങൾക്കും തുച്ഛമായ വിലവാങ്ങുന്നവർ, അക്കൂട്ടർ അവർക്ക് പരലോകത്തിൽ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളിൽ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്കരി(ച്ചു നന്നാ)-ക്കുകയുമില്ല; അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും. /4 /4/4 (77) നിശ്ചയമായും വാങ്ങുന്നവർ اللها അല്ലാഹുവിനോടുള്ള കരാറിന് م ْഉو തങ്ങളുടെ സത്യ (ശപഥ)-ങ്ങൾക്കും ق َ ل ِ يلا തുച്ഛ വില അക്കൂട്ടർ خ َ لاق َ لا ഓഹരിയില്ല ْ ُ ര ل َ അവർക്ക് الآخ പരലോകത്തിൽ اللها അല്ലാഹു അവരോട് സംസാരിക്കയുമില്ല നോക്കുകയുമില്ല അവരുടെനേരെ ക്വിയാമത്തുനാളിൽ അവരെ സംസ്ക്കരിക്കയുമില്ല അവർക്കുണ്ടുതാനും ع َ ذ َ اب ٌ ശിക്ഷ ٌ أ َ ل ِ വേദനയേറിയ اللها എന്നതിന്റെ ർത്ഥോദ്ദേശ്യങ്ങളെപ്പറ്റി അൽബക്വറഃ : 27--ാം വചനത്തിന്റെ വിവരണത്തിൽ പ്രസ്താവിച്ചത് ഓർക്കുക. നബി യിൽ വിശ്വസിക്കുക, അവിടുന്ന് കൊണ്ടുവന്ന മാർഗം പിൻപറ്റുക മുതലായവ ചെയ്തുകൊള്ളാമെന്ന നിശ്ചയവും പ്രതിജ്ഞയുമാണിവിടെ പ്രധാനമായും ഉദ്ദേശ്യം അല്ലാഹുവിനോടു ബാധ്യത ഏറ്റിട്ടുള്ള കരാറുകളും ശ പഥങ്ങളും നിറവേറ്റാതെ, അതിന് പകരം നിസ്സാരമായ കാര്യലാഭ -ങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നവർക്ക് പരലോകത്ത് യാതൊരു നന്മയും രക്ഷയും ലഭിക്കാനില്ലെന്നും, കാരുണ്യത്തിന്റെയോ, സ്നേഹത്തിന്റെയോ, മാപ്പിന്റെയോ കണികപോ ലും അവർക്ക് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുകയില്ലെന്നും, അതോടുകൂടി അതികഠിനമായ ശിക്ഷയും അവർ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. അവരോട് അല്ലാഹു സംസാരിക്കുകയില്ലെന്നും, അവരുടെ നേരെ നോക്കുകയില്ലെന്നും പറ -ഞ്ഞത് അല്ലാഹുവിന് അവരോടുള്ള അമർഷത്തിന്റെ ഗൗരവമാണ് കുറിക്കുന്നത്. ഈ തിരുവചനത്തിലെ താക്കീതുമായി ബന്ധമുള്ളതും, അതിന്റെ വ്യാപ്തിയിൽ ഉൾപ്പെടുന്നതും, നിത്യജീവിതത്തിൽ നാം കരുതിക്കൊണ്ടിരിക്കേണ്ടതുമായ പല കാര്യങ്ങളെക്കുറിച്ചും നബി -യുടെ ഹദീഥുകളിൽ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഒന്നുരണ്ടെണ്ണം ഉദ്ധരിക്കാം: (1) അബൂദർറ് (റ) പറയുന്നു: റസൂൽ പറഞ്ഞു: "മൂന്ന് കൂട്ടരുണ്ട്: അവരോട് ക്വിയാമത്തുനാളിൽ അല്ലാഹു സംസാരിക്കുകയില്ല, അവരുടെ നാക്കുകയുമില്ല, അവരെ സംസ്ക്കരിക്കുകയുമില്ല.' ഞാൻ പറഞ്ഞു; "അവർ നഷ്ടപ്പെടുക യും അപമാനപ്പെടുകയും ചെയ്തുവല്ലോ! ആരാണവർ, റസൂലേ?' തിരുമേനി ആ വാക്ക് മൂന്നുവട്ടം ആവർത്തിച്ചിട്ട് പറഞ്ഞു: "വസ്ത്രം നിലത്തിഴച്ച് നടക്കുന്നവനും, കള്ളസത്യം വഴി ചരക്ക് ചിലവഴിക്കുന്നവനും, ചെയ്ത ഉപകാരം എടുത്തുപറയുന്നവനും. ' (അ; മു.) (2) പല സ്വഹാബികളിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീ -ഥിൽ നബി പറയുന്നു: "ഒരാളുടെ സ്വത്ത് പിടിച്ചെടുക്കുവാൻ വേണ്ടി ആരെങ്കിലും കളളസത്യം ചെയ്താൽ അല്ലാഹു അവന്റെമേൽ കൊപിച്ചവനായിക്കൊണ്ട് അവൻ കണ്ടെ -ത്തുന്നതാണ്.' (അ; -ബു: -മു)
3:78وَإِنَّ مِنۡهُمۡ لَفَرِيقٗا يَلۡوُۥنَ أَلۡسِنَتَهُم بِٱلۡكِتَٰبِ لِتَحۡسَبُوهُ مِنَ ٱلۡكِتَٰبِ وَمَا هُوَ مِنَ ٱلۡكِتَٰبِ وَيَقُولُونَ هُوَ مِنۡ عِندِ ٱللَّهِ وَمَا هُوَ مِنۡ عِندِ ٱللَّهِۖ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ
(78) നിശ്ചയമായും, അവരിൽ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്റെ വായനയി)ൽ തങ്ങളുടെ നാവുകളെ അവർ വളച്ചുതിരിക്കും, അത് വേദഗ്രന്ഥത്തിൽ പെട്ടതെന്ന് നിങ്ങൾ ഗണിക്കുവാൻ വേണ്ടി. അത് വേദഗ്രന്ഥത്തിൽ പെട്ടതല്ലതാനും, "അത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്' എന്ന് അവർ പറയുകയും ചെയ്യും. അത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതല്ലതാനും. അവർ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുകയും ചെയ്യുന്നു. (78) നിശ്ചയമായും അവരിലുണ്ട് ഒരു കക്ഷി (സംഘംവിഭാഗം) തന്നെ അവർ വളച്ച് തിരിക്കും, ചുരുട്ടുന്നു അവരുടെ നാവുകളെ വേദഗ്രന്ഥത്തിൽ, ഗ്രന്ഥത്തെ സംബന്ധിച്ച് നിങ്ങളതിനെ ഗണിക്കു(-വിചാരിക്കു)വാൻ വേണ്ടി വേദഗ്രന്ഥത്തിൽ പെട്ടതായി അതല്ലതാനും വേദഗ്രന്ഥത്തിൽ പെട്ടത് അവർ പറയുകയും ചെയ്യും ه ُ و َ അത് اللها അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ് (എന്ന്) അതല്ലതാനും اللها അല്ലാഹുവിന്റെ പക്കൽനിന്ന് അവർ പറയുകയും ചെയ്യും ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ വ്യാജം, അസത്യം അവർ അറിഞ്ഞുകൊണ്ട്. യഹൂദി പണ്ഡിതൻമാർ വേദഗ്രന്ഥത്തിൽ നടത്താറുള്ള ഒരു കടുത്ത വഞ്ച -നയെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. വേദഗ്രന്ഥം വായിച്ചുകേൾപ്പിക്കുമ്പോൾ, തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അർത്ഥം വരത്തക്കവണ്ണം അക്ഷ -രങ്ങളും പദങ്ങളും മാറ്റി -മറിച്ചോ, സ്ഥാനം തെറ്റിച്ചോ, അതിൽ ഏറ്റക്കുറവ് വരുത്തിയോ -വായി -ക്കുക. വിവരമില്ലാത്ത ആളുകൾ അതെല്ലാം വേദവാക്യങ്ങളാണെന്ന് ധരിക്കുമല്ലോ. അവരുടെ ലക്ഷ്യവും അതുതന്നെ. തങ്ങൾ വായിക്കുന്നതെല്ലാം വേദഗ്രന്ഥത്തിന്റെ പ്രസ്താവനക -ളും, അല്ലാഹു അവതരിപ്പിച്ചതുമാണെന്ന നിലക്കായിരിക്കും അവർ വായന ചെയ്യുന്നതും. ഇത് വ്യാഖ്യാനത്തിലോ അഭിപ്രായത്തിലോ ഉണ്ടാകുന്ന അബദ്ധമല്ലെന്നും, അല്ലാഹുവിന്റെ പേരിൽ തനി കള്ളം കെട്ടിപ്പറയലാണെന്നും പറയേണ്ടതില്ലല്ലോ. ഏതാണ്ട് ഇതുപോലെയുള്ള ചില കൃത്രിമങ്ങൾ വക്രതാൽപര്യക്കാരായ ചില മുസ്ലിം പണ്ഡിതൻമാരിലും ചിലപ്പോൾ കാണാറുള്ളതാണ്. ക്വുർ-ആന്റെ അക്ഷരങ്ങളോ പദങ്ങളോ മാറ്റിമറിക്കാറില്ല. അതൊട്ട് സാധ്യവുമല്ല. ക്വുർ-ആന്റെ അർത്ഥം അറിയാത്തവർക്ക് പോലും അതിലെ വാക്കുകൾ സുനിശ്ചിതമായി അറിയാവുന്നതാണല്ലോ. അതുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ അതിലെ വാക്കുകൾക്കോ, വാക്യങ്ങൾക്കോ അർത്ഥവ്യാഖ്യാനം നൽകുകയും, എന്നിട്ട് തൊക്കെ പ്രസ്താവനകളായി സമർത്ഥിക്കുകയാണവർ ചെയ്യുക. വേ ദക്കാരുടെ ചില അഴിമതികളെപ്പറ്റി പറയുന്ന കൂട്ടത്തിൽ, സ്വന്തം കൈകൊണ്ട് ഗ്രന്ഥം എഴുതുകയും, എന്നിട്ട് തുച്ഛമായ കാര്യലാഭത്തിന് വേണ്ടി അത് അല്ലാഹുവിങ്കൽ നിന്നുള്ളതായി പ്രസ്താവിക്കുകയും ചെയ്യുന്നവരെക്കുറിച്ച് സൂ: അൽബക്വറഃ 79 ൽ കഴിഞ്ഞുപോയ കഠിനമായ താക്കീത് ഇങ്ങനെയുള്ളവരും ഭയപ്പെടേണ്ടതാകുന്നു.
3:79–80مَا كَانَ لِبَشَرٍ أَن يُؤۡتِيَهُ ٱللَّهُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَادٗا لِّي مِن دُونِ ٱللَّهِ وَلَٰكِن كُونُواْ رَبَّـٰنِيِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَٰبَ وَبِمَا كُنتُمۡ تَدۡرُسُونَ
وَلَا يَأۡمُرَكُمۡ أَن تَتَّخِذُواْ ٱلۡمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرۡبَابًاۚ أَيَأۡمُرُكُم بِٱلۡكُفۡرِ بَعۡدَ إِذۡ أَنتُم مُّسۡلِمُونَ
(79) ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹത്തിന് വേദഗ്രന്ഥവും, വിധികർത്തൃത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നൽകുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: "നിങ്ങൾ എന്ന് പറയുകയും ചെയ്യുക. ധ ഇത് രണ്ടുംകൂടി ഒരിക്കലും സംഭവിക്കുകയില്ല. പ എങ്കിലും "നിങ്ങൾ വേദഗ്രന്ഥം പഠിപ്പിച്ച് വരുന്നതുകൊണ്ടും, നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങൾ "റബ്ബാനികൾ' (മതോപദേഷ്ടാക്കൾ) ആയിത്തീരുവീൻ' എന്നായിരിക്കും (അദ്ദേഹം പറ- യുക). (80) നിങ്ങൾ മലക്കുകളെയും, നബിമാരെയും റബ്ബുകളായി സ്വീകരിക്കുവാൻ അദ്ദേഹം നിങ്ങളോട് കൽപിക്കുകയും (ഉണ്ടാകുക) ഇല്ല. നിങ്ങൾ മുസ്ലിംകൾ ധ അല്ലാഹുവിന് കീഴൊതുങ്ങിയവർ പ ആയിട്ടുള്ളതിന് ശേഷം, നിങ്ങളോട് അവിശ്വാസത്തിന് അദ്ദേഹം കൽപിക്കുകയോ?! (79) ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല ഒരു മനുഷ്യനും അവന് നൽകുക ُ َّ اللها അല്ലാഹു ഗ്രന്ഥം വിജ്ഞാനവും, വിധിയും (അധികാരവും) و َ الن പ്രവാചകത്വവും പിന്നീട് അദ്ദേഹം പറയുക മനുഷ്യരോട് ك ُ ون ُ وا നിങ്ങളായിരിക്കുവിൻ എനിക്ക് (എന്റെ) അടിയാൻമാർ اللها അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) എങ്കിലും (പറയും) ك ُ ون ُ وا നിങ്ങളായിരിക്കുവിൻ റബ്ബാനികൾ നിങ്ങളായിരിക്കുന്നതുകൊണ്ട് നിങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു വേദഗ്രന്ഥം നിങ്ങളായിരിക്കുന്നതുകൊണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു (80) അദ്ദേഹം നിങ്ങളോട് കൽപിക്കുകയും (ഉണ്ടാകുക) ഇല്ല നിങ്ങൾ സ്വീകരിക്കുവാൻ ِ ك َ ة َ മلا َ م ْ لا മലക്കുകളെ و َ الن നബിമാരെയും റബ്ബുകളായി അദ്ദേഹം നിങ്ങളോട് കൽപിക്കുകയോ അവിശ്വാസത്തിന് നിങ്ങൾ ആയതിനുശേഷം മുസ്ലിംകൾ (കീഴൊതുങ്ങിയവർ) ع َ ب ْ د (അബ്ദ്) എന്ന വാക്കിന്റ ബഹുവചനമാണ് عِب َ اد (ഇബാദ്). ഉടമയായ "അടിമ' എന്ന അർത്ഥത്തിലും ആരാധകനായ "അടിയാൻ' എന്ന അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. ആദ്യത്തെ (റ) ചൂണ്ടിക്കാണിച്ചപോലെ ع َ ب ِ يد (അബീദ്) എന്നും രണ്ടാമത്തെ അർത്ഥത്തിലായിരിക്കുമ്പോൾ عِب َ اد (ഇബാദ്) എന്നും ബഹുവചനം വരുന്നതാണ്. (റബ്ബാനിയ്യ്) എന്നതിന്റെ ബഹുവചനമാണ് ر َ ب َ انِي ُ ون (റബ്ബാനിയ്യൂന). "വേദവിജ്ഞാനി, മതനേതാവ്, മതോപദേഷ്ടാവ്, ഭരണനേതാവ്, ദിവ്യ പുരുഷൻ' എന്നൊക്കെ അർത്ഥം പറയാവുന്ന വിധത്തിൽ ഇതിന് വിവക്ഷ നൽകപ്പെട്ട് കാണാം. ഇതിലെ മൂലശബ്ദമായ ب َ ر (റബ്ബ്) എന്ന വാക്കിന് ഭാഷയിൽ "വളർത്തുന്നവൻ, പരിപാലകൻ, നാഥൻ, പരിശീലനം നൽകു -ന്നവൻ, യജമാനൻ' എന്നൊക്കെ അർത്ഥങ്ങൾ വരുന്നതിനെയും, അല്ലാഹുവിന്റെ നാമവിശേ -ഷണമായി അത് ഉപയോഗിക്കപ്പെടാറുള്ളതിനെയും ആസ്പദമാക്കിയാണ്േ മൽ പറഞ്ഞ അർത്ഥങ്ങളെല്ലാം അതിന് കൽപിക്കപ്പെട്ടിരിക്കുന്നത്. "റബ്ബാനീ'കളായിരിക്കണമെന്ന് പറയുന്നതിനുള്ള കാരണമായി ഇവിടെ പ്രസ്താവിച്ചത് "നിങ്ങൾ വേദഗ്രന്ഥം പഠി -പ്പിക്കുകയും പഠിക്കുകയും ചെയ്തുവരുന്നു' എന്നാണല്ലോ. അതുകൊണ്ട് വേദവിജ്ഞാനങ്ങൾ അറിഞ്ഞും ഉപദേശിച്ചും വരുന്ന മതോപദേഷ്ടാക്കളും , മതവിജ്ഞാനികളുമാണ് ഇവിടെ ഉദ്ദേശ്യമെന്ന് കരുതാവുന്നതാകുന്നു. ഇൗ വാക്ക് സാക്ഷാൽ അറബിവാക്കാണെന്നും, അതല്ല, അബ്റാനീ (ഹിബ്രു) വാക്കാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ഏതായാലും ശബ്ദത്തിലും അർത്ഥത്തിലും ഇതിനോട് സാമ്യമുള്ള രൂപത്തിൽ ചില വാക്കുകൾ ബൈബ്ളിൽ പലേടത്തും ഉപയോഗിച്ചിരിക്കുന്നത് കാണാം. അതുകൊണ്ട് വേദക്കാർക്കിടയിൽ മുമ്പേ സുപരിചിതമായിരുന്ന ഒരു വാക്കാണെന്നുള്ളതിൽ സംശയമില്ല. ആശയത്തിന്റെ സാരം ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം: വേദഗ്രന്ഥ വും വിജ്ഞാനവുംവേദനിയമങ്ങളനുസരിച്ചുള്ള വിധി കർത്തൃത്വവുംപ്രവാചകത്വവും ലഭിച്ച ഒരു മനുഷ്യൻ, നിങ്ങൾ എന്നെ ആരാധിക്കുന്ന അടിയാൻമാരായിരിക്കണമെന്ന് ജനങ്ങളോട് ഒരിക്കലും പറയുവാൻ പാടുള്ളതല്ല. അങ്ങനെ സംഭവിക്കുകയുമില്ല. നേരെമറിച്ച് വേദഗ്രന്ഥം പഠിച്ചറിഞ്ഞും, മറ്റുള്ളവരെ ഉപദേശിച്ചും , പഠിപ്പിച്ചും, അല്ലാഹുവിനെ ആരാധിച്ചും, അനുസരിച്ചും കൊണ്ടിരിക്കുന്ന വേദവിജ്ഞാനി -കളായിത്തീരണം എന്നേ അവർ പറയുകയുള്ളൂ. അതുപോലെത്തന്നെ, അല്ലാഹുവിനെ മാത്ര -മല്ലാതെമലക്കുകളെയോ നബിമാരെയോറബ്ബുകളായി സ്വീകരിക്കുവാനും അങ്ങ -നെയുള്ള ആരും കൽപിക്കുകയില്ല. തൗഹീദിന്റെ സ്ഥാപനത്തിനും പ്രചരണത്തിനും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് പ്രവാചകൻമാർ. അവരുടെ പ്രബോധനമനുസരിച്ച് നിങ്ങൾ അല്ലാഹുവിന് കീഴ്പ്പെട്ട മുസ്ലിംകളായികഴിഞ്ഞശേഷം, പിന്നീട് അതിന് കടകവിരുദ്ധമായ കുഫ്റിനും ശിർക്കിനും (അവിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും) അവരെങ്ങനെ ഉപദേശിക്കും?! നിങ്ങളുടെ സ്ഥിതിഗതികൾ കണ്ടാൽ അങ്ങനെയാണല്ലോ തോ ന്നുക. വാസ്തവത്തിൽ അതൊന്നും സംഭവിക്കുവാൻ പോകുന്നില്ല. ഈസാ നബി (അ)യുടെ അനുയായികളെന്ന് വാദിക്കുന്ന ക്രിസ്ത്യാ -നികൾ അദ്ദേഹത്തെ റബ്ബായി ഗണിക്കുകയും ആരാധിച്ചുവരുകയും ചെയ്യുന്നതി നെ പ്രത്യേകിച്ചും, പ്രവാചകൻമാരുടെ അനുയായികെളന്ന് വാദിച്ചുകൊണ്ട് അല്ലാഹു അല്ലാത്തവർക്ക് ദിവ്യത്വം കൽപിക്കുകയും അവർക്ക് ആരാധനകൾ നടത്തുകയും ചെ യ്യുന്ന എല്ലാവരേയും പൊതുവായും ആക്ഷേപിച്ചുകൊണ്ടുള്ളതാണ് ഈ വചനങ്ങൾ. അല്ലാഹുവിനും മനുഷ്യർക്കുമിടയിലുള്ള മദ്ധ്യവർത്തികളും ദൂതൻമാരുമാണല്ലോ പ്രവാചകൻമാരും മലക്കുകളും. അവർക്കുപോലും ദിവ്യസ്ഥാനം കൽപിക്കപ്പെടുവാനും ആരാധനകളർപ്പിക്കപ്പെടുവാനും പാടില്ലെങ്കിൽ, പ്രവാചകൻമാരു ടെ അനുയായികളായ പണ്ഡി- ബൈബ്ളിലെ പല വാക്യങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് വേദപുസ് തക നിഘണ്ടുവിൽ "റബ്ബി' എന്ന ശീർഷകത്തിൽ പറയുന്നു: റബ്ബി എന്ന എബ്രായ (അ -ബ്രാനി) പദത്തിന് എന്റെ കർത്താവേ എന്നർത്ഥം. "റബ്ബ്' എന്ന് പദത്തിന് വലി -യവൻ എന്ന അർത്ഥമാകയാൽ അത് വലിയ ഉദ്യോഗസ്ഥൻമാർക്ക് പിന്നീട് ഇത് വേദശാസ്ത്ര വിദഗ്ധൻമാരായ ശാസ്ത്രിമാർക്ക് സവിശേഷമായി ഉപയോഗിക്കപ്പെട്ടു,' "റബ്ബാനീ' എന്ന ശീർഷകത്തിൽ വീണ്ടും പറയുന്നു : "എബ്രായ ഭാഷയിലെ "റബ്ബി' എന്ന പദത്തെ ആരാമ്യ (ആറാമീ) ഭാഷ സംസാരിക്കുന്നവർ "റബ്ബൂന എന്നുപറയും. ഇതിന് എന്റെ കർത്താവേ എന്നർത്ഥം. ഈ പദം ശാസ്ത്രിമാരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിക്കപ്പെട്ടു. തൻമാർ, പുരോഹിതൻമാർ, ശൈഖൻമാർ, മഹാൻമാർ തുടങ്ങിയ ആർ എത്ര ഉന്നതപദവിക്കാരായാലും ശരിദിവ്യത്വപദവി നൽകി റബ്ബുകളാക്കുവാൻ പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. റബ്ബുകളാക്കുക എന്നതിന്റെ താൽപര്യം പ് രത്യക്ഷത്തിൽ അവർക്ക് ആരാധനകളർപ്പിക്കുകയെന്നോ, അല്ലാഹുവിന്റെ ധികാരാവകാശ ഗുണവിശേഷങ്ങളിൽപെട്ട വല്ലതും അവർക്കും വകവെച്ചുകൊടുക്കു -കയെന്നോ മാത്രമല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെന്നോണം മറ്റുള്ളവരുടെ വിധിവിലക്കുകൾക്ക് മതത്തിൽ സ്ഥാനം കൽപിക്കലും അവരെ റബ്ബാക്കലാണെന്ന് 64--ാം വചനത്തിൽ നിന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുള്ളതാണ്. വിഭാഗം - 9
3:81–82وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُكُم مِّن كِتَٰبٖ وَحِكۡمَةٖ ثُمَّ جَآءَكُمۡ رَسُولٞ مُّصَدِّقٞ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٰلِكُمۡ إِصۡرِيۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ
فَمَن تَوَلَّىٰ بَعۡدَ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ
(81) അല്ലാഹു പ്രവാചകൻമാരുടെ ഉറപ്പുവാങ്ങിയ സന്ദർഭം (ഓർക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാൻ നിങ്ങൾക്ക് വല്ലതും നൽകുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂൽ നിങ്ങളിൽ വരുകയും ചെയ്താൽ, തീർച്ചയായും, നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവൻ(-അവരോട്) പറഞ്ഞു: "നിങ്ങൾ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്റെ ബാധ്യത ധ എന്നോടുള്ള കരാറിന്റെ ബാധ്യത പ നിങ്ങൾ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?' അവർ പറഞ്ഞു: "ഞങ്ങൾ (ഏറ്റു) സമ്മതിച്ചിരിക്കുന്നു.' അവൻ പറഞ്ഞു: "എന്നാൽ, നിങ്ങൾ (അതിന്) സാക്ഷ്യം വഹിക്കുവിൻ. ഞാനും നിങ്ങളോടൊപ്പം സാക്ഷികളിൽപെട്ടവനാകുന്നു.' (82) എന്നിരിക്കെ, അതിനുശേഷം ആരെങ്കിലും തിരിഞ്ഞുകളഞ്ഞാൽ, അക്കൂട്ടർ തന്നെയാണ് തോന്നിയവാസികൾ (81) വാങ്ങിയ സന്ദർഭം ُ َّ اللها അല്ലാഹു م ِ يث َ اق َ ഉറപ്പ്, ഉടമ്പടി, കരാർ الن നബിമാരുടെ തീർച്ചയായും നിങ്ങൾക്ക് ഞാൻ വല്ലതും നൽകിയാൽ വേദഗ്രന്ഥമായി വിജ്ഞാനമായും പിന്നീട് നിങ്ങൾക്ക് വന്നു ر َ س ُ ول ٌ വല്ല ദൂതനും സത്യമാക്കുന്ന നിങ്ങളുടെ കൂടെയുള്ളതിനെ തീർച്ചയായും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) അദ്ദേഹത്തെ തീർച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) َ لا َ ق അവൻ പറഞ്ഞു നിങ്ങൾ സമ്മതിച്ച്(-ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ നിങ്ങൾ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(-വോ) അതിനെക്കുറിച്ച്. അതിന്റെ പേരിൽ എന്റെ(എന്നോടുള്ള)-ബാധ്യത (കരാർ, ഭാരം) او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾ സമ്മതിച്ചു ഉറച്ചു പറഞ്ഞു َ لا َ ق അവൻ പറഞ്ഞു എന്നാൽ നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ ഞാനും നിങ്ങളുടെകൂടെ الش സാക്ഷികളിലുണ്ട് (82) എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാൽ അതിനുശേഷം തന്നെ തോന്നിയവാസികൾ അല്ലാഹുവിങ്കൽ നിന്ന് വേദഗ്രന്ഥവും, വിജ്ഞാനബോധനങ്ങളും ലഭിച്ചിട്ടുള്ള ഏതൊരു പ്രവാചകനും തന്നെ, അദ്ദേഹത്തിന് ലഭിച്ച മാർഗദർശനങ്ങളെയും തത്വസിദ്ധാന്തങ്ങളെയും ശരിവെച്ച് കൊണ്ട് പിന്നീട് വേറൊരു റസൂൽ വരുന്ന പക്ഷം, ആ റസൂലിൽ വിശ്വസിക്കലും, അദ്ദേഹത്തിന്റെ പ്രബോധനത്തിൽ അദ്ദേ -ഹത്തിന് സഹായ സഹകരണം നൽകലും നിർബ്ബന്ധമാകുന്നു. എല്ലാ റസൂലുകളുടെ യും മൗലികമായ ദൗത്യ സിദ്ധാന്തങ്ങൾ ഒന്നായിരിക്കുന്നതുകൊണ്ട് ഒരാളുടെ ദൗത്യം മറ്റെയാളുടേതിനോട് ഒരിക്കലും എതിരായിരിക്കുകയില്ലല്ലോ. ഇപ്രകാരം ചെയ്തുകൊള്ളാമെന്ന് എല്ലാ പ്രവാചകന്മാരോടും അല്ലാഹു ഉറപ്പുമേടിക്കുകയും. എല്ലാവരും അത് തങ്ങളുടെ ബാധ്യതയായി ഏറ്റ് പറഞ്ഞ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നബിമാർക്കുപോലും ഒഴിച്ചുകൂടാത്ത ഗൗരവമേറിയ ഈ ബാധ്യത അവരുടെ സമു -ദായങ്ങൾക്കും ബാധകമാണെന്ന് വിശിഷ്യാ പറയേണ്ടതില്ല. എന്നിരിക്കെ, ഞങ്ങൾ ട നബിയിലും, ഞങ്ങളുടെ ഗ്രന്ഥത്തിലും മാത്രമേ വിശ്വസിക്കുകയുള്ളൂ - വിശ്വസി -ക്കേണ്ടതുള്ളൂ - എന്നുപറയുവാൻ വേദക്കാരായ ഒരു സമുദായത്തിനും അവകാശമില്ലാത്തതാകുന്നു. അങ്ങിനെ ചെയ്യുന്നത് ധിക്കാരവും തോന്നിയവാസവുമാണ്. എന്ന് സാരം. നബി തിരുമേനി അവസാനത്തെ പ്രവാചകനാകയാൽ തിരുമേനിയുടെ കാലത്തോ അതിനുശേഷമോ വേറൊരു റസൂൽ വരുവാനില്ലാത്തതുകൊണ്ട് ഈ ബാധ്യതയിൽ നിന്ന് തിരുമേനി സ്വാഭാവികമായും ഒഴിവാകുന്നു. എന്നാൽ, തിരുമേനിയുടെ മുമ്പുള്ള ഏതൊരു പ്രവാചകന്റെ അനുയായികളായി നിലകൊള്ളുന്ന -വരും തിരുമേനിയിൽ വിശ്വസിക്കലും, തിരുമേനിയെ പിൻപറ്റലും നിർബ്ബന്ധമാ -ണുതാനും. വേദക്കാരായ സമുദായങ്ങളെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടാണ് ഈ കരാറിനെ -പ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നത്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് നബി ഒരു ഹദീഥിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നതും: "നിങ്ങളിൽ മൂസാ (അ) ഉണ്ടായിരിക്കുകയും, എന്നിട്ട് അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുകയും, എന്നെ വിട്ടേക്കുകയും ചെയ്തിരുന്നുവെ -ങ്കിൽ നിങ്ങൾ വഴിപിഴക്കുകതന്നെ ചെയ്യുമായിരുന്നു'. അബൂയ-അ്ലാ(-റ)-യുടെ ഒരു ഹദീഥിലെ വാചകം ഇങ്ങിനെയാകുന്നു; "മൂസാ (അ) നിങ്ങൾക്കിടയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, അദ്ദേഹത്തിന് എന്നെ പിൻപറ്റുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല.'
3:83–84أَفَغَيۡرَ دِينِ ٱللَّهِ يَبۡغُونَ وَلَهُۥٓ أَسۡلَمَ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَإِلَيۡهِ يُرۡجَعُونَ
قُلۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيۡنَا وَمَآ أُنزِلَ عَلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ
(83) അപ്പോൾ, അല്ലാഹുവിന്റെ മതമല്ലാത്തതിനെ ധ മറ്റൊരു മതത്തെ പ യാണോ അവർ ആവശ്യപ്പെടുന്നത്? അവന് ആകാശഭൂമികളിലുള്ളവർ (എല്ലാം) - അനുസരണ പൂർവമോ, നിർബന്ധ പൂർവമോ - കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)!- അവനിലേക്കുതന്നെ അവർ മടക്കപ്പെടുകയും ചെയ്യുന്നു (എന്നുമിരിക്കെ)! (84) (നബിയേ)പറയുക: "ഞങ്ങൾ അല്ലാഹുവിലും, ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു; (മാത്രമല്ല) ഇബ്റാഹീമിന്റെയും, ഇസ്മാ-ഈലിന്റെയും, ഇസ്ഹാക്വിന്റെയും, "സിബ്ത്ത്വ്' (സന്തതി) കളുടെയും മേൽ ഇറക്കപ്പെട്ടിട്ടുള്ളതിലും, മൂസാക്കും, ഈസാക്കും, (മറ്റു) നബിമാർക്കും തങ്ങളുടെ റബ്ബിങ്കൽനിന്ന് നൽകപ്പെട്ടിട്ടുള്ളതിലും (വിശ്വസിച്ചിരിക്കുന്നു). (അതെ) അവരിൽ ഒരാളുടെ ഇടക്കും ഞങ്ങൾ വ്യത്യാസം കാണിക്കുകയില്ല; ഞങ്ങളാവട്ടെ, അവന് ധ അല്ലാഹുവിന് കീഴൊതുങ്ങിയ പ മുസ്ലിംകളുമാകുന്നു. (83) അപ്പോൾ അല്ലാത്തതിനെയോ ِ ني ِ د ِ َّ اللها അല്ലാഹുവിന്റെ മതം ആവശ്യപ്പെടുന്നു ُ و അവന് (തന്നെ) കീഴൊതുങ്ങിയിരിക്കുന്നു الس ആകാശങ്ങളിലുള്ളവർ و َ الأر ْ ض ِ ഭൂമിയിലും അനുസരണപൂർവ്വം (ഇഷ്ടത്തോടെ) നിർബ്ബന്ധപൂർവ്വവും, അനിഷ്ടമായും അവങ്കലേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യുന്നു (84) ق ُ ل ْ നീ പറയുക آم َ ن َّ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ ഇറക്കപ്പെട്ടതിലും ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും ഇബ്റാഹീമിന് ഇസ്മാ-ഈലിനും ഇസ്ഹാക്വിനും و َ الأس ْ ب َ اط ِ സന്തതികൾക്കും നൽകപ്പെട്ടതിലും മൂസാക്കും ഈസാക്കും و َ الن നബിമാർക്കും തങ്ങളുടെ റബ്ബിങ്കൽ നിന്ന് ഞങ്ങൾ വ്യത്യാസം ചെയ്കയില്ല ഒരാൾക്കിടയിലും അവരിൽനിന്ന് ഞങ്ങൾ, ഞങ്ങളാകട്ടെ ُ َ മുസ്ലിംകളാണ്, കീഴൊതുങ്ങിയവരാണ്. എല്ലാ പ്രവാചകന്മാരാലും പ്രബോധനം ചെയ്യപ്പെട്ട മതം അല്ലാഹുവിന്റെ മതമായ (ഇസ്ലാമാകുന്ന) ഒരേ-ഒരു മതമാകുന്നു. അതിനും പുറമെ , മനുഷ്യരടക്കം ആകാശഭൂമികളിലുള്ളവരെല്ലാം തന്നെ അല്ലാഹു നിശ്ചയിച്ചു വെച്ച നിയമ വ്യ വസ്ഥകൾക്ക് വിധേയരായിക്കൊണ്ടാണ് നിലകൊള്ളുന്നതും. ഇഷ്ടപ്രകാരമായാലും ശരി നിർബ്ബന്ധിതമായിട്ടായാലും ശരി, ആ നിയമവ്യവസ്ഥക്ക് കീഴൊതുങ്ങുകയല്ലാ തെ ഒരാൾക്കും ഗത്യന്തരമില്ല. അവസാനം എല്ലാവരും മടങ്ങിച്ചെന്നു പര്യവസാനിക്കുന്നതും അവങ്കലേക്ക് തന്നെ. എന്നിരിക്കെ, അല്ലാഹു നിയമിച്ചതും കല്പിച്ചതുമല്ലാത്ത മറ്റേതെ -ങ്കിലും മതം സ്വീകരിക്കണമെന്നാണോ അവരുടെ ആവശ്യം?! എങ്കിൽ അതൊരിക്കലും സ്വീകാര്യമല്ല. ഇതാണ് ആദ്യത്തെ വചനത്തിലെ ആശയം. രണ്ടാമത്തെ വചനത്തിൽ ഈ ആശയം ഒന്നു -കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു. അതായത്, എല്ലാ പ്രവാചകന്മാ രും കൊണ്ടുവന്നിട്ടുള്ളത് അല്ലാഹുവിന്റെതായ ആ മതം തന്നെയാണെന്നും, അതുകൊണ്ട് ചില -രുടെ ദൗത്യത്തിൽ വിശ്വസിക്കുകയും, ചിലരുടെതിൽ വിശ്വസിക്കാതിരിക്കു -കയും ചെയ്വാൻ സാദ്ധ്യമല്ലെന്നുമുള്ള മൗലിക യാഥാർഥ്യം സ്വീകരിച്ചവരാണ് ഞങ്ങളെന്ന് പ്രഖ്യാപിക്കുവാൻ അല്ലാഹു നബിയോട് കല്പിക്കുന്നു. അടുത്ത വചനത്തിൽ അർഥ ശങ്കക്കു ഇടമില്ലാത്തവണ്ണം ഈ പരമാർഥം വീണ്ടും ഒന്നുകൂടി സ്പഷ്ടമാക്കുന്നു -ണ്ട്. അനുസരണപൂർവ്വമോ നിർബന്ധപൂർവ്വമോ ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. എല്ലാവരും അവന്റെ ഭരണ വ്യവസ്ഥകൾക്കും അവൻ നിയമിച്ച പ്രകൃതി വ്യവസ്ഥകൾക്കും തികച്ചും വിധേയമായിക്കൊണ്ടല്ലാതെ, അതിൽനിന്ന് സ്വൽപമെങ്കിലും വ്യത്യസ്തമായ രീതിയിൽ ഒരു മിടിയിടപോലും നിലകൊള്ളുവാൻ ആർക്കും സാധ്യമല്ല എന്നത്രെ. സത്യവിശ്വാസി, അവിശ്വാസി, പ്രകൃതിവാദി, ബഹുദൈവവാദി, ദൈവനിഷേധീ എന്നിങ്ങനെയുള്ള തരവ്യത്യാസങ്ങളോ, മനുഷ്യൻ, ജിന്നുകൾ, മലക്കുകൾ, ജീവജന്തുക്കൾ, നിർജ്ജീവ വസ്തുക്ക ൾ എന്നിങ്ങനെയുള്ള വർഗ വ്യത്യാസമോ കൂടാതെ സകല വസ്തുക്കളും ഈ അർത്ഥത്തിൽ അല്ലാഹുവിന് കീഴ്പ്പെട്ടവരാകുന്നു. (റ-അദ്, 15: ഹാമീം സജദ: മുതലായ സ്ഥലങ്ങളിൽ കൂടുതൽ വിവരം കാണാം) എന്നിരിക്കെ, അവൻ കൽപിച്ചരുളിയതും, മനുഷ്യെ ന്റ ശാശ്വത നന്മക്ക് നിദാനമായതുമായ അവന്റെ മതനിയമങ്ങൾക്ക് കീഴൊതുങ്ങാതിരിക്കുന്നത് ധിക്കാരവുമാണ് - എന്ന് പ്രവാചകൻമാർ ലക്ഷക്കണക്കിൽ കഴിഞ്ഞുപോയിട്ടുണ്ട്. അവരിൽ റബികളുടെയും, വേദക്കാരുടെയും ഇടയിൽ പല നിലക്കും കൂടുതൽ സുപരിചിതരും ബഹുമാന്യരുമാകക്കൊണ്ടും, ചരിത്രപരവും മതപരവുമായ രംഗങ്ങളിൽ കൂടുതൽ സ്മരണീയരാകക്കൊണ്ട് ഇബ്റാഹീം നബി (അ) തുടങ്ങിയ ചില നബിമാരുടെ പേ രുകൾ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. നബി (അ)-യുടെ പന്ത്രണ്ട് സന്താനപരമ്പരകളിൽ ഉണ്ടായിട്ടുള്ള പ്രവാചകൻമാരെ ഉദ്ദേശിച്ചാണ് الأس ْ ب َ اط ِ (സന്തതികൾ) എന്ന് പറഞ്ഞിരിക്കുന്നത്. ഇബ്റാഹീം നബി (-അ)യെക്കുറിച്ചും മറ്റും പറഞ്ഞപ്പോൾ "അവരുടെ മേൽ ഇറക്കപ്പെട്ടത്' എന്നും, പിന്നീട് മൂസാ, ഈസാ (അ) എന്നിവരെക്കുറിച്ചും പറഞ്ഞപ്പോൾ "അവർക്ക് നൽകപ്പെട്ടത്' എന്നുമാണ് അല്ലാഹു പ്രയോഗിച്ച വാക്കുകൾ.-അല്ലാഹുവിങ്കൽ നിന്നുള്ള വഹ്യും സന്ദേശവും ലഭി -ക്കുന്നതിലും, ഓരോരുത്തരുടെയും സത്യത സ്ഥാപിക്കുവാൻ ആവശ്യമായ ദൃഷ്ടാന്തങ്ങൾ നൽകപ്പെടുന്നതിലും ഏറെക്കുറെ എല്ലാ പ്രവാചകൻമാർക്കും പങ്കുണ്ടായിരിക്കും. എങ്കിലും, മൂസാ നബി (അ)-യുടെ തൗറാത്തും, ഈസാ നബി (അ)-യുടെ ഇൻജീലും പോലെയും, അവരുടെ കൈക്കുവെളിപ്പെട്ട ദിവ്യദൃഷ്ടാന്തങ്ങൾ പോലെയും ത്ര -പ്രസിദ്ധി മറ്റു പ്രവാചകൻമാരുടെ ഗ്രന്ഥങ്ങൾക്കോ, ദൃഷ്ടാന്തങ്ങൾക്കോ സമുദായമ ദ്ധ്യേ ഉണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കാം അങ്ങനെ വ്യത്യാസപ്പെടുത്തി പ്രസ്താവിച്ചത്. (അല്ലാഹുവിനറിയാം)
3:85وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ
(85) ആരെങ്കിലും "ഇസ്ലാം' (മതം) അല്ലാത്തതിനെ മതമായി തേടുന്നപക്ഷം,- അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവൻ പരലോകത്തിലാകട്ടെ, നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും. (85) ആരെങ്കിലും തേടുന്ന പക്ഷം الإس ْ لام ِ غ َ ير ْ َ ഇസ്ലാം അല്ലാത്തതിനെ د ِ ين ً ا മതമായി എന്നാൽ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ م ِ ن ْ ه ُ അവനിൽ നിന്ന് و َ ه ُ و َ അവൻ, അവനാകട്ടെ الآخ പരലോകത്തിൽ നഷ്ടക്കാരിൽ പെട്ടവനായിരിക്കും പ്രകൃത്യാ മനുഷ്യൻ സ്വീകരിക്കുവാൻ ബാധ്യസ്ഥനായതും, എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തതും അല്ലാഹുവിന്റെ മതമായ ഏകമതം മാത്രമാണെന്ന് മുൻവചനങ്ങളിൽ പ്രസ്താവിച്ചു. അതുതന്നെയാണ് ഇസ്ലാം മതം. الإس ْ لام ُ االله (നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ മതം ഇസ്ലാമാകുന്നു ) എന്ന് 19--ാം വചനത്തിലും പ്രസ്താവിച്ചു. അതുകൊണ്ട് ഇസ്ലാമല്ലാത്ത ഏതൊരു മതം ആരുതന്നെ സ്വീകരിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്താലും അത് അല്ലാഹുവിങ്കൽ സ്വീകാര്യമല്ലെന്നും, അവൻ പരലോകത്തിൽ സർവ്വവും നഷ്ടപ്പെട്ടവനായിരിക്കുമെന്നും യാതൊരു സംശയത്തിനും വ്യാഖ്യാനത്തിനും ഇടമില്ലാത്തവിധം അല്ലാഹു ഈ വചനത്തിൽ സ്പഷ്ടമാക്കുന്നു. "മതം ഏതായാലും വിരോധമില്ല, മനുഷ്യൻ നന്നായാൽ മതി' ന്നൊരു പുത്തൻ ഉൽബുദ്ധരും ബുദ്ധിജീവികളുമെന്ന് സ്വയം ധരിക്കുന്ന ചിലരിൽ നിന്ന് കേൾക്കപ്പെടുന്ന മധുരമോഹനമായ ഒരു ന്ന്് ജനമദ്ധ്യേ പ്രചാരത്തിലുണ്ട്. നാമമാത്ര മുസ്ലിംകളായ ചിലർ അത് ഏറ്റ് പാടാതെയുമില്ല. ഇസ്ലാമിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും അറിയുകയോ, ക്വുർ-ആനിൽ അണു -വോളമെങ്കിലും വിശ്വാസമുണ്ടായിരിക്കുകയോ ചെയ്യുന്ന ഒരു മുസ്ലിമിന്റെ മനസ്സിൽ നിന്നോ, വായിലുടെയോ ആ വാക്ക് പുറപ്പെടാവുന്നതല്ല. അന്യസമുദായങ്ങളുമായി അഭിപ്രായ വ്യത്യാസം കൂടാതെ ഭൗതികജീവിതത്തിൽ ഇണങ്ങിക്കഴിയണമെന്നും അവരുടെ സ്നേഹം സമ്പാദിക്കണമെന്നും മാത്രമാണവരുടെ ലക്ഷ്യം. വിശ്വാസാചാരങ്ങളിലും, നടപടിക്രമങ്ങളിലും എന്ത് നിലപാടുതന്നെ സ്വീകരിച്ചാലും വിരോധമില്ലമറ്റുള്ളവരുടെ ആക്ഷേപത്തിനും എതിർപ്പിനും വിരോധമാകാതിരുന്നാൽ അതി ന്റെ അർത്ഥം. വാസ്തവത്തിൽ ഇവരുടെ അടുക്കൽ "മത'-ത്തിനും "നന്നാകലി'നുമുള്ള നിർവ്വ -ചനവും, ആ രണ്ടിനും അല്ലാഹുവും റസൂലും നൽകുന്ന നിർവ്വചനവും തമ്മിൽ നാമമാത്ര ബന്ധം പോലുമില്ല. തീർച്ച.
3:86–89كَيۡفَ يَهۡدِي ٱللَّهُ قَوۡمٗا كَفَرُواْ بَعۡدَ إِيمَٰنِهِمۡ وَشَهِدُوٓاْ أَنَّ ٱلرَّسُولَ حَقّٞ وَجَآءَهُمُ ٱلۡبَيِّنَٰتُۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
أُوْلَـٰٓئِكَ جَزَآؤُهُمۡ أَنَّ عَلَيۡهِمۡ لَعۡنَةَ ٱللَّهِ وَٱلۡمَلَـٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ
خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ
Passage continues through verse 3:89.
(86) തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേർമാർഗത്തിലാക്കും? റസൂൽ യഥാർത്ഥ (സത്യ)വാനാണെന്ന് അവർ സാക്ഷ്യപ്പെടുത്തുകയും, അവർക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേർമാർഗത്തിലാക്കുകയില്ല താനും. (87) അക്കൂട്ടർ- (അതെ) അവരുടെ പ്രതിഫലം, അല്ലാഹുവിന്റെയും, മലക്കുകളുടെയും, മനുഷ്യരുടെയുമെല്ലാം (തന്നെ) ശാപം അവരുടെ മേൽ ഉണ്ടായിരിക്കുമെന്നുള്ളതാണ്. (88) -അതിൽ (അവർ) സ്ഥിരവാസികളായിക്കൊണ്ട്; ശിക്ഷ അവർക്ക് ലഘൂകരിക്കപ്പെടുകയില്ല; അവർക്ക് ഒഴിവ് (അഥവാ പരിഗണന) നൽകപ്പെടുകയുമില്ല;-- /4/4 /4 +ച +ച+ച (89) അതിനുശേഷം പശ്ചാത്തപിക്കുകയും, (സൽക്കർമം ചെയ്ത്) നന്നായിത്തീരുകയും ചെയ്തവരൊഴികെ ധ അവർക്ക് രക്ഷയുണ്ടായിരിക്കും പ എന്നാൽ, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. /4 /4/4 (86) എങ്ങനെ നേർമാർഗത്തിലാക്കും ُ َّ اللها അല്ലാഹു ഒരു ജനതയെ അവർ അവിശ്വസിച്ചു َഉإ ِ يم َ ا അവരുടെ വിശ്വാസത്തിന് ശേഷം അവർ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു الر റസൂൽ (ആണ്) എന്ന് ح َ ق ّ ٌ സത്യമായവൻ, യഥാർത്ഥവാൻ, അർഹൻ അവർക്ക് വരുകയും ചെയ്തിരിക്കുന്നു തെളിവുകൾ ُ َّ اللها َ و അല്ലാഹു (വാകട്ടെ) നേർമാർഗത്തിലാക്കുകയില്ല (താനും) ജനതയെ الظّ അക്രമികളായ (87) അക്കൂട്ടർ അവരുടെ പ്രതിഫലം അവരുടെ മേൽ ഉണ്ട് (ഉണ്ടായിരിക്കും) എന്നുള്ളതാണ് اللها അല്ലാഹുവിന്റെ ശാപം ِ ك َ ة ِ മلا َ م ْ لا َ و മലക്കുകളുടെയും و َ الن ّ َ اس ِ മനുഷ്യരുടെയും എല്ലാം (88) അതിൽ നിത്യവാസികളായി (ശാശ്വതരായി)-ക്കൊണ്ട് ലഘുവാക്കപ്പെടുകയില്ല അവർക്ക് ശിക്ഷ ُ ْ و َ لا ആ അവർ ഇല്ലതാനും ഒഴിവ് (താമസംപരിഗണന) കൊടുക്കപ്പെടുക (89) لاപا യാതൊരു കൂട്ടരൊഴികെ ت َ اب ُ وا അവർ മടങ്ങി അതിനുശേഷം അവർ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു اللها എന്നാൽ നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ر َ ح ِ കരുണാനിധിയാണ്. വേദഗ്രന്ഥങ്ങൾ മുഖേനയും, തെളിവുകൾ മുഖേനയും നബി യുടെയും അവിടുന്ന് കൊണ്ടുവന്നിട്ടുള്ളതിന്റെയും സത്യതയിൽ ബോധ്യവും വിശ്വാസവും ഉണ്ടായിക്കഴിഞ്ഞിട്ടും നബി യിൽ വിശ്വസിക്കാതെ അവിശ്വാസികളായിത്തീർന്ന വേദക്കാരെയും, സത്യവിശ്വാസം സ്വീകരിച്ച് കഴിഞ്ഞശേഷം ഇസ്ലാമിൽനിന്നും ഭ്ര ഷ്ടായിപ്പോയവരെയും ഉദ്ദേശിച്ചുള്ള കനത്ത താക്കീതാണ് ഈ വചനങ്ങൾ. അവരുടെ മേൽ അല്ലാ -ഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടായിരി -ക്കുമെന്ന് പറഞ്ഞതിന്റെ താൽപര്യം സൂറത്തുൽ ബക്വറ: 161 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചി -ട്ടുണ്ട് ഇവിടെ അതാവർത്തിക്കുന്നില്ല.
3:90–91إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرٗا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَـٰٓئِكَ هُمُ ٱلضَّآلُّونَ
إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٞ فَلَن يُقۡبَلَ مِنۡ أَحَدِهِم مِّلۡءُ ٱلۡأَرۡضِ ذَهَبٗا وَلَوِ ٱفۡتَدَىٰ بِهِۦٓۗ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ وَمَا لَهُم مِّن نَّـٰصِرِينَ
(90) നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി- ക്കുകയും, പിന്നീട് അവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തവർ, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേ ഇല്ല; അക്കൂട്ടർതന്നെയാണ് വഴിപിഴച്ചവരും. (91) നിശ്ചയമായും, അവിശ്വസിക്കുകയും, തങ്ങൾ അവിശ്വാസികളായിക്കൊണ്ട് (തന്നെ) മരണപ്പെടുകയും ചെയ്തവർ, അവരിൽ ഒരാളിൽനിന്നും ഭൂമി നിറയെ സ്വർണം തെണ്ടം (പ്രായശ്ചിത്തം) ചെയ്താലും ശരി അക്കൂട്ടർ, അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും; അവർക്ക് സഹായികളായി (ആരും) ഇല്ലതാനും. (90) നിശ്ചയമായും അവിശ്വസിച്ചവർ َഉإ ِ يم َ ا അവരുടെ വിശ്വാസത്തിന് ശേഷം പിന്നീടവർക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു ك ُ ف ْ رًا അവിശ്വാസം സ്വീകരിക്കപ്പെടുകയില്ലതന്നെ അവരുടെ പശ്ചാത്താപം അക്കൂട്ടർ തന്നെയാണ് الض َّ ال ّ ُون َ വഴിപിഴച്ചവർ (91) നിശ്ചയമായും അവിശ്വസിച്ചവർ അവർ മരണപ്പെടുകയും ചെയ്തു അവർ അവിശ്വാസികളായിക്കൊണ്ട് സ്വീകരിക്കപ്പെടുകയില്ലതന്നെ അവരൊരാളിൽനിന്നും الأر ഭൂമിനിറച്ച് സ്വർണം അവൻ തെണ്ടം (മോചനമൂല്യംപ്രായശ്ചിത്തം) നൽകിയാലും ب ِ ه ِ അതിനെ, അതുകൊണ്ട് അക്കൂട്ടർ ْ ُ ര ل َ അവർക്കുണ്ട് ع َ ذ َ اب ٌ ശിക്ഷ ٌ أ َ ل ِ വേദനയേറിയ അവർക്കില്ലതാനും സഹായികളായിട്ട് (ആരും) അവിശ്വാസികളായ ആളുകൾ അവിശ്വാസികളായിക്കൊണ്ടുത നിന്ന് മടങ്ങിയിട്ടില്ലാതെമരണമടയുന്നപക്ഷം, അവർക്ക് പരലോ -കത്തിൽ യാതൊരു രക്ഷയുമില്ല; മരണവേളയിൽ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ, വല്ല പ്രായശ്ചിത്തവും മുഖേനയോ, അവിശ്വാസികളായിരിക്കെ അവർ ചെയ്തേക്കാവുന്ന തെങ്കിലും നല്ല കാര്യങ്ങൾ അവർക്ക് ഒരു പ്രയോജനവും ലഭിക്കുവാനുമില്ല എന്ന് അല്ലാഹു പ്രഖ്യാപനം ചെയ്യുന്നു. ഈ വിഷയം പലേടത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഒരാൾ വിശ്വാസിയോ, അവിശ്വാ -സിയോ, സൻമാർഗിയോ, ദുർമാർഗിയോ എന്നുള്ളതിന്റെ അവസാനത്തെ തീരുമാനം അവന്റെ മരണത്തോട് കൂടിയാണ് തിട്ടപ്പെടുന്നതെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. നബി അരുളിചെയ്തിരിക്കുന്നു: "ക്വിയാമത്ത് നാളിൽ നരകക്കാര -നായ ഒരാളോട്: ഇതാ നോക്കൂ: ഭൂമിയിലുള്ളതെല്ലാം നിനക്കുള്ളതായിരുന്നാൽ (ഇപ്പോൾ) നീ അത് തെണ്ടമായി കൊടുക്കുമോ എന്ന് ചോദിക്കപ്പെടും. അവൻ, അതെ, എന്ന് ഉത്തരം പറയും. അപ്പോൾ, അല്ലാഹു പറയും: നിന്നിൽനിന്ന് ഇതിനെക്കാൾ വളരെ നിസ്സാരമായ കാര്യമായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. നിന്റെ പിതാവാ യ ആദമിന്റെ മുതുകിൽവെച്ച് നീ എന്നോട് ഒന്നിനെയും പങ്കുചേർക്കുകയില്ലെന്ന് ഞാൻ നിന്നോട് കരാറുവാങ്ങി. നീ അതിന് വിസമ്മതിച്ച് എന്നോട് പങ്ക് ചേർക്കുക തന്നെ ചെയ്തു.' (അ; ബു; മു) ജുസ്-ഉ് - 4 വിഭാഗം - 10
3:92لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَيۡءٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ
(92) (സത്യവിശ്വാസികളേ) നിങ്ങൾ ഇഷ്ടപ്പെടുന്നവയിൽ നിന്ന് നിങ്ങൾ ചിലവഴിക്കുന്നതുവരെ നിങ്ങൾ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങൾ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്. (92) നിങ്ങൾ പ്രാപിക്കുകയില്ലതന്നെ َّ ِ بر ْ لا പുണ്യം നിങ്ങൾ ചിലവഴിക്കുന്നതുവരെ നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ എന്ത് ചിലവഴിച്ചാലും വല്ലവസ്തുവെയും اللها എന്നാൽ നിശ്ചയമായും അല്ലാഹു ب ِ ه ِ അതിനെപ്പറ്റി ٌ ع َ ل ِ അറിയുന്നവനാണ്. അവിശ്വാസികളായിരിക്കെചെയ്യുന്ന ന ല്ല കാര്യങ്ങളൊന്നും അല്ലാഹുവിങ്കൽ സ്വീകാര്യമല്ലെന്ന് കഴിഞ്ഞ വചനത്തിൽ സത്യവിശ്വാസികൾ ചെയ്യുന്ന എല്ലാ നല്ല നിസ്സാരമായിരു സ്വീകാര്യമായിരിക്കും. എന്നാൽ ചിലവഴിക്കുന്നത് പുണ്യകരവും കൂടുതൽ പ്രതിഫലം അർഹിക്കുന്നതുമായിരിക്കേണമെങ്കിൽ, നയായിരിക്കണമെന്ന് അല്ലാഹു ഈ വചനത്തിൽ അറിയിക്കുന്നു. അവർക്ക് ഇഷ്ടകരമായ വസ്തുക്കളിൽ നിന്നായിരിക്കണം ചിലവഴിക്കുന്നത്. അപ്പോഴേ അത് പുണ്യകർ മമായിത്തീരുന്നുള്ളൂ. ഒരു അതിന്റെ വിലയുടെ ആധിക്യം നിമിത്തമായിക്കൊള്ളണമെന്നില്ല. മറ്റേതെങ്കിലും കാരണം കൊണ്ടുമായിരിക്കാം അത്. അതിനാൽ, അത്തരം വസ്തുക്കൾക്ക് പകരം അവയെക്കാൾ വിലപിടിപ്പുള്ള വസ്തുക്കളെപ്പോലും ചിലവഴിക്കുവാൻ അവയുടെ ഉടമസ്ഥൻ ചിലവാക്കുന്നപക്ഷം, യാൾ അതിനെക്കാൾ പ്രാധാന്യം കൽപിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്കും പ്രതിഫലത്തിനുമാണ് എന്നാണല്ലോ അത് കാണിക്കുന്നത്. ഈ മനഃസ്ഥിതിയാണ് അതിനെ പുണ്യക -രമാക്കിത്തീർക്കുന്നതും. ചിലവഴിക്കുന്ന വസ്തുവോടുള്ള പ്രിയം കൂടും തോറും അത് ചിലവഴിക്കുന്നതിലുള്ള പുണ്യവും വർദ്ധിക്കുന്നു. നേരെ മറിച്ച് പ്രിയംകരമല്ലാ -ത്തതും മോശപ്പെട്ടതുമായ വസ്തുക്കളെ ചിലവഴിക്കുവാൻ കരുതിവെക്കുന്ന സമ്പ്രദായം നന്നല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. (ഇതിനെപ്പറ്റി 2: 267ൽ പ്രസ്താവിച്ചത് ഓർക്കുക) ഈ വചനം അവതരിച്ചപ്പോൾ, അത് നബി -യുടെ സ്വഹാബികളിൽ വരുത്തിയ പ്രതികരണങ്ങൾ എത്ര വമ്പിച്ചതായിരുന്നുവെന്ന് കാണിക്കുന്ന അൽപം ചില ഉദാഹരണങ്ങൾ കാണുക: 1. അനസ് (റ) പറയുകയാണ്: അൻസ്വാരികളിൽ വളരെ ധനമുള്ള ആളായിരുന്നു അബൂത്വൽഹത്ത് (റ) അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ വെച്ച് അദ്ദേഹ -ത്തിന് ഏറ്റവും പ്രിയങ്കരമായത് "ബൈറുഹാ' എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുൻവശത്തായിരുന്നു അത്. നബി അതിൽ പ്രവേശിക്കലും അതിലെ നല്ല ജലം കുടിക്കലും പതിവുണ്ടായിരുന്നു. എന്ന ഈ വചനം അവതരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, നിങ്ങൾ ഇഷ്ടപ്പെടുന്നവയിൽ നിന്ന് ചിലവഴിക്കാതെ നിങ്ങൾക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വ ത്തിൽ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടത് "ബൈറുഹാ ആകുന്നു. അത് അല്ലാഹുവിന് വേണ്ടിയുള്ള ധർമമാകുന്നു. അല്ലാഹുവിങ്കൽ വെച്ച് അതിന്റെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിച്ച പ്രകാരം അങ്ങുന്ന് അതിനെ (വേണ്ടുന്ന വിഷയത്തിൽ) നിശ്ചയിച്ചു കൊള്ളുക.' അപ്പോൾ, നബി പറഞ്ഞു: "ഹ! ഹ! അത് ലാഭകരമായ ധനം! ലാഭകരമായ ധനം! (താങ്കൾ പറഞ്ഞത് ഞാൻ കേട്ടു. താങ്കൾ അത് അടുത്ത കുടുംബങ്ങൾക്ക്േ വണ്ടി (ധർമമായി) വെക്കുവാനാണ് ഞാൻ അഭിപ്രായപ്പെടുന്നത്.' അബൂത്വൽഹത്ത് (റ) പറഞ്ഞു: "ഞാൻ അങ്ങനെ ചെയ്തുകൊള്ളാം.' അങ്ങനെ, അദ്ദേഹം അത് തന്റെ അടുത്ത കുടുംബങ്ങൾക്കും, പിതൃവ്യപുത്രൻമാർക്കുമായി ഭാഗിച്ചുകൊടുത്തു . (അ; ബു; മു) 2. ഉമർ (റ)ന് അദ്ദേഹത്തിന്റെ സ്വത്തുക്കളിൽവെച്ച്: കൂടുതൽ വീര്യപ്പെട്ടത് ഖൈബറിലെ "ഗനീമത്ത്' ഭാഗിച്ചപ്പോൾ കിട്ടിയ ഓഹരിയായ ഒരു തോ ട്ടമായിരുന്നു. നബി യോട് ആലോചിച്ചശേഷം അതദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ "വക്വ്ഫാ' ക്കി പ്രഖ്യാപിച്ചു. (ബു-; മു.) 3. ഈ വചനം അവതരിച്ചപ്പോൾ, ഇബ്നു-ഉമർ (റ) തന്റെ വസ്തു -ക്കളെപ്പറ്റി ആലോചിച്ച് നോക്കിയതിൽ റോമാക്കാരിയായ തന്റെ ഒരു അടിമ സ്ത്രീയാണ് തനിക്ക് അവയിൽ കൂടുതൽ പ്രിയംകരമായ സ്വത്തായി കണ്ടത്. അദ്ദേഹം അവളെ സ്വതന്ത്രയാക്കി വിട്ടു. അവളെ വീണ്ടും മടക്കി എടുക്കലായിത്തീരുമോ എന്ന ഭയം നിമിത്തം അവളെ വിവാഹം കഴിപ്പാൻ പോലും അദ്ദേഹം തുനിഞ്ഞില്ല. (ബസാർ) 4. സൈദുബ്നുഹാരിഥ (റ)-യുടെ സ്വത്തുക്കളിൽ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ടത് അദ്ദേഹത്തിന്റെ കുതിരയായിരുന്നു. അതിനെ അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ ധർമമാക്കി. നബി അത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പുത്ര ൻ ഉസാമഃ (റ) അതിന്റെ പുറത്ത് സവാരിചെയ്യുവാൻ നബി അനുവദിക്കുകയുണ്ടായി. ഇത് കണ്ടപ്പോൾ സൈദ് (റ)ന്റെ മുഖത്ത് അതിൽ അനിഷ്ടം പ്രകടമാ -യി. നബി അനസ് (റ)ന്റെ മാതാവിനെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തോട്: "താങ്കളുടെ ധർമം അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. ( മകൻ സവാരി ചെയ്തതുകൊണ്ട് അതിന് ദോഷം ബാധിക്കുകയില്ല) എന്ന് പറയുകയുണ്ടായി (ഇബ്നു അബീഹാതിം)
3:93–95۞كُلُّ ٱلطَّعَامِ كَانَ حِلّٗا لِّبَنِيٓ إِسۡرَـٰٓءِيلَ إِلَّا مَا حَرَّمَ إِسۡرَـٰٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَىٰةُۚ قُلۡ فَأۡتُواْ بِٱلتَّوۡرَىٰةِ فَٱتۡلُوهَآ إِن كُنتُمۡ صَٰدِقِينَ
فَمَنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ مِنۢ بَعۡدِ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
قُلۡ صَدَقَ ٱللَّهُۗ فَٱتَّبِعُواْ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ
(93) എല്ലാ ഭക്ഷണ (പദാർത്ഥ)വും ഇസ്റാ-ഈൽ സന്തതികൾക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്റാ-ഈൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ) പറയുക: "എന്നാൽ, നിങ്ങൾ തൗറാത്ത് കൊണ്ടുവന്ന് അത് (ഒന്ന്) വായിക്കുവിൻ. നിങ്ങൾ സത്യവാൻമാരാണെങ്കിൽ! (94) എന്നിട്ട് അതിനുശേഷം ആർ അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമച്ചുവോ, എന്നാൽ, അക്കൂട്ടർ തന്നെയാണ് അക്രമികൾ. (95) (നബിയേ) പറയുക: "അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു: ആകയാൽ ഇബ്റാഹീമിന്റെ- (അദ്ദേഹം) ശുദ്ധമനസ്കനായ നിലയിൽ (സ്വീകരിച്ചനടപടി) മാർഗം നിങ്ങൾ പിൻപറ്റുവിൻ. അദ്ദേഹം മുശ്രിക്ക് ധ ബഹുദൈവ വിശ്വാസി പ കളിൽ പെട്ടവനായിരുന്നില്ലതാനും.' 5656 56 (1 (1(1 (93) الطَّع َ ام ِ ك ُ لُّ എല്ലാ ഭക്ഷണവും അനുവദനീയം (ഹലാൽ) ആയിരുന്നു ഇസ്റാ-ഈൽ സന്തതികൾക്ക് ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ ഇസ്റാ-ഈൽ (യ-അ്ക്വൂബ്) തന്റെ സ്വന്തത്തിന്റെ മേൽ മുമ്പായി അവതരിക്കപ്പെടുന്നതിന്റെ الت തൗറാത്ത് ق ُ ل ْ നീ പറയുക എന്നാൽ നിങ്ങൾ വരുവിൻ ب ِ الت തൗറാത്തും കൊണ്ട് എന്നിട്ട് അത് നിങ്ങൾ പാരായണം ചെയ്യുവിൻ നിങ്ങളാണെങ്കിൽ സത്യവാൻമാർ (94) എന്നിട്ട് (എന്നാൽ) ആർ കെട്ടിച്ചമച്ചുവോ َ 4 َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ വ്യാജം, കളവ് ശേഷം ذ َ ل ِ ك َ അതിന്റെ എന്നാൽ അക്കൂട്ടർ തന്നെ الظّ അക്രമികൾ (95) ق ُ ل ْ നീ പറയുക اللها അല്ലാഹു സത്യം പറഞ്ഞു ആകയാൽ നിങ്ങൾ പിൻപറ്റുവിൻ ّ ഛ م ِ മാർഗത്തെ ഇബ്റാഹീമിന്റെ ശുദ്ധ (ഋജു) മനസ്കനായ നിലയിൽ അദ്ദേഹം ആയിരുന്നതുമില്ല മുശ്രിക്കുകളിൽപെട്ട(-വൻ) കണ്ടു കിട്ടുന്ന വിടവുകളെല്ലാം ഉപയോഗപ്പെടുത്തി നബി യേയും ഇസ്ലാമിനെയും ആക്ഷേപിക്കുക പതിവാക്കിയവരാണല്ലോ യഹൂദികൾ. ഇസ്റാ-ഇൗല്യർ നിഷിദ്ധമായി ഗണിച്ചുവന്നിരുന്ന ചില ഭക്ഷ്യവസ്തുക്കൾ ഇസ്ലാമിൽ അനുവദിക്കപ്പെട്ടത് അക്കൂട്ടത്തിൽ അവർ അതിനൊരു പഴുതാക്കി ഉപയോഗിച്ചു. ഇബ്റാഹീം നബി (അ)-യുടെ പിൻഗാമിയും, അദ്ദേഹത്തിന്റെ മാർഗം സ്വീകരിക്കുന്ന ആളുമാണ് മുഹമ്മദ് എന്നല്ലേ അവൻ പറയുന്നത്. ഇബ്റാഹീം (അ) മുതൽക്കുള്ള പ്രവാചകൻമാർ നിഷിദ്ധമായി അംഗീകരിച്ചിരുന്ന ആ പദാർത്ഥങ്ങൾ മുഹമ്മദിന് എങ്ങനെ അനുവദനീയമാകും? ഇതായിരുന്നു അവരുടെ ആക്ഷേപം. അതിനുള്ള മറുപടിയാണിത്. ഇസ്റാ-ഈലി ഗോത്രങ്ങളുടെ പിതാവും, ഇബ്റാഹീം നബി (അ)-യുടെ പൗത്രനുമായ നബി (-അ)യാണ് ഇസ്റാ-ഈൽ. അദ്ദേഹത്തിന്റെ കാലംവരെ എല്ലാ ഭക്ഷ്യപദാർത്ഥങ്ങളും പൊതുവെ അനുവദനീയമാ -യിരുന്നു. പിന്നീട് ചില കാരണങ്ങളാൽ അദ്ദേഹം ചില വസ്തുക്കളെ താൻ ഉപയോഗിക്കുകയില്ലെന്ന് വെച്ച് സ്വയം നിഷിദ്ധമാക്കുകയുണ്ടായി. ഇത് മൂസാ നബി (അ)-യുടെ യും തൗറാത്തിന്റെയും മുമ്പാണെന്ന് പറയേണ്ടതില്ലല്ലോ. (അ) നിഷിദ്ധമാക്കിയവ എന്ന അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ സന്തതികളും ആ വസ്തുക്കളെ നിഷിദ്ധമായി ഗണിച്ചുപോന്നു. അങ്ങനെ, തൗറാത്ത് അവതരിച്ചപ്പോൾ, ഒന്നുകിൽനിസാ-ഉ്, 160-ലും, അൻ-ആം, 146ലും അക്രമം നിമിത്തം അവ ർക്ക് ചില വസ്തുക്കൾ നിരോധിക്കപ്പെട്ട കൂട്ടത്തിൽ അവയും അവർക്ക് നിരോധിക്കപ്പെ -ട്ടു. അല്ലെങ്കിൽ, തൗറാത്തിൽ അവയെപ്പറ്റി വ്യക്തമായ നിരോധം ഒന്നുമില്ലെങ്കിലും പാരമ്പര്യമായി അവർ സ്വീകരിച്ചു വന്ന ആ നിരോധം തങ്ങളുടെ ഒരു സ്ഥിരം മതനിയമമാ യി ഇസ്റാ-ഈല്യർ ആചരിച്ചുവന്നു (ഇങ്ങിനെ രണ്ടു അഭിപ്രായങ്ങളുണ്ട്). രണ്ടിൽ തായാലും ആ വസ്തുക്കൾ മതദൃഷ്ട്യാ അവർക്ക് നിരോധിക്കപ്പെട്ടിരുന്നുവെന്ന്തൗറാത്തിൽ അവ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട് എന്ന്തൗറാത്തിൽ നിന്ന് തെളിയിക്കുവാൻ യ ഹൂദികൾക്ക് സാദ്ധ്യമല്ല. അതുകൊണ്ടാണ് നിങ്ങൾ സത്യവാദികളാണെങ്കിൽ തൗറാത്ത് വായിക്കുവീൻ എന്ന് അവരെ വെല്ലുവിളിക്കുന്നത്. ഈ വെല്ലുവിളിയെ നേരിടുവാൻ അവർ ആ വസ്തുക്കൾ ഇബ്റാഹീം (അ)ന്റെ കാലത്ത് നിഷിദ്ധമായിരുന്നില്ലെന്നും, ഇസ്റാ-ഈല്യരുടെ ധിക്കാരം കാരണം പിന്നീട് അവരുടെമേൽ നിഷിദ്ധമാക്കപ്പെട്ടതാണെന്നും തൗറാത്തിൽനിന്ന് വ്യക്തമാകും. അപ്പോൾ, നബി ഇബ്റാഹീം (ന്റെ) മാർഗം കൈവെടിഞ്ഞുവെന്നുള്ള അവരുടെ വാദം കളവായി പുലരുകയും ചെയ്യും. അല്ലെങ്കിൽരണ്ടാമത്തെ വസ്തുക്കൾ നിഷിദ്ധവസ്തുക്കളായി തൗറാത്തിൽ കാണുകയില്ല. അവ നി ഷിദ്ധങ്ങളാണെന്നുള്ള അവരുടെ വാദം അവർ പരമ്പരാഗതമായി അംഗീകരിച്ചു പോന്ന ഒരു സ്വയംകൃത നിയമം മാത്രമാണെന്നും, അതിൽ നബി യെ ആക്ഷേപിക്കുവാൻ വകയൊന്നുമില്ലെന്നും വ്യക്തമാവുകയും ചെയ്യും. ഈ രണ്ടാമത്തെ അഭിപ്രായം ബലപ്പെടു ന്ന പക്ഷം, ഇവിടെ ഒരു സംശയം വരാം. ബൈബ്ളിൽ (ലേവ്യപുസ്തകം, ൽ 4-6; ആ വർത്തനം, 14 ൽ 7) ഒട്ടകം, മുയൽ മുതലായ ചിലത് നിഷിദ്ധമാണെന്ന് കാണാമല്ലോ , അത് യഹൂദികൾക്ക് തൗറാത്തിൽ നിന്ന് വായിച്ചു കേൾപ്പിച്ചുകൂടേ? ഇതാണ് സംശയം. തൗറാത്തിന്റെ അസ്സൽ പതിപ്പിൽ ഇല്ലാത്തതും, പിന്നീട് പലതും അതിൽ എഴുതിച്ചേർക്കപ്പെ ട്ട കൂട്ടത്തിൽ പെട്ടതുമാണിത് എന്നത്രെ ഇതിന് മറുപടി. ഇതോ, ഇതുപോലെയുള്ള വല്ല പ്രസ്താവനയോ സാക്ഷാൽ തൗറാത്തിൽ ഉണ്ടായിരുന്നുവെങ്കിൽ, ഈ വെല്ലുവിളിക്ക് അവകാശമില്ല. വെല്ലുവിളിച്ചാൽ യഹൂദികൾക്ക് തങ്ങളുടെ വാദം തെളിയിക്കുവാൻ അത് നല്ല അവസരമാകുകയും ചെയ്തേക്കുമായിരുന്നു. പക്ഷേ അവരാരും അതിന് മുതി -രാതിരുന്നത്, അക്കാലത്ത് അവരുടെ പക്കലുള്ള തൗറാത്തിൽ അതില്ലാത്തതുകൊണ്ടാണെന്നും, അത് പിന്നീട് എങ്ങനെയോ അതിൽ ഉൾപ്പെടുത്തപ്പെട്ടതാണെന്നും വ്യക്തമാകുന്നു. നബി (അ) ഏതെല്ലാം വസ്തുക്കളെയാണ് നിഷിദ്ധമാക്കിയിരുന്നത്, അതിന് കാരണമെന്തായിരുന്നു എന്നൊന്നും പറയത്തക്ക തെളിവ് കാ ണുന്നില്ല. അദ്ദേഹത്തിനുണ്ടായ ഒരു രോഗത്തെ തുടർന്ന് അദ്ദേഹം ഒട്ടകത്തിന്റെ മാംസവും പാലും നിഷിദ്ധമാക്കിയെന്നും മറ്റുമൊക്കെ ചില രിവായത്തുകളിൽ കാ ണുന്നു. (അല്ലാഹുവിനറിയാം) ഏതായാലും തൗറാത്ത് വായിച്ച് തങ്ങളുടെ വാദം സ്ഥാപിക്കുവാൻ യഹൂദികൾ ധൈര്യപ്പെട്ടില്ല. അവരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, വാദം അല്ലാഹുവിന്റെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വ്യാജമാണെന്നും ഇതിൽ നിന്ന് വ്യക്തമായി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരിക്കെ, ഇബ്റാഹീം നബി (അ)-യുടെ പാരമ്പര്യം അവകാശപ്പെടുന്ന അവർ ആ ശുദ്ധമനസ്കനായിരുന്ന പ്രവാചകവര്യൻ സ്വീകരിച്ചിരുന്ന യഥാർത്ഥ മാർഗം പിൻപറ്റുവാൻ ബാധ്യസ്ഥരാണല്ലോ. അതിന് അവരെ ആഹ്വാനം ചെയ്യുന്നതാണ് 95--ാം വചനത്തിൽ കാണുന്നത്. അതോടൊപ്പം, വേദക്കാരിലോ അറബികളിലോ കടന്നുകൂടിയിട്ടുള്ള ശിർക്കുകളൊന്നും തീണ്ടാത്ത ഏക ദൈവവിശ്വാസിയായിരുന്നു അദ്ദേഹമെന്ന് ഓർമിപ്പിക്കുകയും ചെ യ്യുന്നു. ഇങ്ങനെയുള്ള ശാഖാപരമായ അനുഷ്ഠാന കാര്യങ്ങളെക്കാൾ വില കൽപിക്കപ്പെടേണ്ടത് ശിർക്ക്തൗഹീദുകൾക്കാണെന്ന ഒരു സൂചനയും അതിൽ കാണാം.
3:96–97إِنَّ أَوَّلَ بَيۡتٖ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكٗا وَهُدٗى لِّلۡعَٰلَمِينَ
فِيهِ ءَايَٰتُۢ بَيِّنَٰتٞ مَّقَامُ إِبۡرَٰهِيمَۖ وَمَن دَخَلَهُۥ كَانَ ءَامِنٗاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ
(96) നിശ്ചയമായും, മനുഷ്യർക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതായ ഒന്നാമത്തെ വീട്, ആശീർവദിക്കപ്പെട്ടതായും, ലോകർക്ക് മാർഗദർശനമായുംകൊണ്ട് ബക്കഃ (മക്കഃ) യിലുള്ളത് തന്നെയാകുന്നു. (97) അതിൽ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ട്- (വിശിഷ്യ) "മക്വാമു ഇബ്റാഹീം' ധ ഇബ്റാഹീം നിന്ന സ്ഥലം .പ അതിൽ ആർ പ്രവേശിച്ചുവോ അവൻ നിർഭയനായിരിക്കു- ന്നതാണ്. ആ വീട്ടിങ്കൽ "ഹജ്ജ്' ചെയ്യൽ മനുഷ്യർക്ക് അതിലേക്ക് (ചെന്നെത്തുവാനുള്ള) മാർഗം സാധിച്ച് (ബാധ്യത) ഉണ്ട്. വല്ലവരും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു. ലോകരെ സംബന്ധിച് ച് അനാശ്രയനാകുന്നു. (96) നിശ്ചയമായും ഒന്നാമത്തേത് ب َ ي ْ ت ٍ വീട് و ُ ض ِ ع َ വെക്കപ്പെട്ട (സ്ഥാപിക്കപ്പെട്ട) മനുഷ്യർക്കുവേണ്ടി ي ِ َ ّണ ل َ യാതൊന്നു തന്നെ ബക്ക (മക്ക)യിലുള്ള ആശീർവദിക്കപ്പെട്ട നിലയിൽ, അനുഗ്രഹീതമായിക്കൊണ്ട് മാർഗദർശനവും ലോകർക്ക് (97) ِ هي ِ ف അതിലുണ്ട് آي َ ات ٌ ദൃഷ്ടാന്തങ്ങൾ വ്യക്തങ്ങളായ ഇബ്റാഹീമിന്റെ (നിന്ന) സ്ഥലം അതിൽ കടന്നുവോ അവൻ നിർഭയനായി و َ اللهِ َّ ِ അല്ലാഹുവിനോടുണ്ട് َ 4 الن ّ َ اس ِ ع َ മനുഷ്യരുടെ മേൽ (കടമബാധ്യത) (ആ) വീട്ടിനെ കരുതിച്ചെല്ലൽ (ഹജ്ജ്തീർത്ഥാടനംചെയ്യൽ) സാധ്യമായവർക്ക് അതിലേക്ക് (ചെല്ലുവാൻ) س َ ب ِ يلا മാർഗം, മാർഗത്താൽ ആരെങ്കിലും അവിശ്വസിച്ചാൽ اللها എന്നാൽ നിശ്ചയമായും അല്ലാഹു ധന്യനാണ്, അനാശ്രയനാണ് ലോകരിൽ നിന്ന്, ലോകരെ സംബന്ധിച്ച് വേദക്കാർ തങ്ങളുടെ തീർത്ഥാടന കേന്ദ്രവും പുണ്യസ്ഥലവുമായി അം ഗീകരിച്ചു വന്നത് ബൈത്തുൽ മുക്വദ്ദസായിരുന്നു. അതുകൊണ്ട് നബി -യെപ്പറ്റി അവർ പുറപ്പെടുവിച്ചിരുന്ന ആക്ഷേപങ്ങളിൽ ഒന്ന് അവിടുന്ന് ക്വിബ്ലഃയും, -തീർത്ഥാടനകേന്ദ്രവുമായി സ്വീകരിച്ചു വരുന്നതായിരുന്നു. താരതമ്യേന ഈ ആക്ഷേപം കുറച്ച് പ്രാധാന്യം അർഹിക്കുന്നതാകകൊണ്ട് ഇതിന് ഒന്നിലധികം സ്ഥലത്ത് ക്വുർ-ആനിൽ മറുപടി പറഞ്ഞു കാണാം. അവയിൽ ഒന്നത്രെ ഈ സ്ഥലവും. സൂറത്തുൽ ബക്വറഃയിൽ ചിലതെല്ലാം മുമ്പ് കഴിഞ്ഞുപോയിട്ടുമുണ്ട്. ഇബ്റാഹീം നബി (അ)-യുടെ കൈക്ക് സ്ഥാപിക്കപ്പെട്ടത് എന്നു മാത്രമല്ല, അല്ലാഹുവിനെ ആരാധിക്കുവാ ൻ വേണ്ടി ജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരവും, പല ദൃഷ്ടാ--ന്തങ്ങളും മേൻമകളും അടങ്ങിയതുമാണത്. അതുകൊണ്ട് മറ്റെല്ലാ ആരാധാ മന്ദിരങ്ങളേക്കാൾ ശ്രേഷ്ഠമായതാണ് അത്. അവിടെ വന്ന് ഹജ്ജ് സംബന്ധമായ ആരാധനാ കർമങ്ങൾ ചെയ്യുവാൻ സാധിക്കുന്ന എല്ലാവരും അത് നിർവ്വഹിക്കൽ നാടുള്ള മനുഷ്യരുടെ കടമയാകുന്നു. അവിടെ പ്രവേശിച്ചവർക്കെല്ലാം അതൊ രു അഭയസ്ഥാനവുമാണ്. എന്നിരിക്കെ, വേദക്കാർ വിശേഷിച്ചും അതിനെ തങ്ങളുടെ ആരാധനാകേന്ദ്രമായി അംഗീകരിക്കേണ്ടതുണ്ട്. എന്നൊക്കെയാണ് ചുരുക്കത്തിൽ ഇവിടെ പറഞ്ഞ മറുപടിയുടെ താൽപര്യം. ഈ യാഥാർത്ഥ്യം അംഗീകരിക്കുവാൻ തയ്യാറില്ലാത്തവർ അവിശ്വാസികളാണെന്നും. ആർ തന്നെ അവിശ്വസിച്ചാലും അല്ലാഹുവി ന് അതുകൊണ്ട് യാതൊരു ദോഷവും ഭവിക്കുവാനില്ലെന്നും ഓർമിപ്പിക്കുകയും ചെയ്തിരിക്കുന് നു. ജനങ്ങൾക്ക് ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാമന്ദിരം ബക്കാ എന്ന മക്കയിൽ സ്ഥിതിചെയ്യുന്ന പറഞ്ഞതിൽ നിന്ന് അതിന് മുമ്പ് അങ്ങനെ ആരാധനാകേന്ദ്രമുണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇബ്റാഹീം നബി ( അ)ക്ക് മുമ്പുതന്നെ കാലക്രമത്തിൽ അത് നശിച്ചുപോയ ശേഷം അതിന്റെ അടിത്തറയിൽ നിന്ന് വീണ്ടും അതിനെ കെട്ടിപ്പൊക്കി പുനർ നിർമാണം ചെയ്യുകയാണദ്ദേഹം ചെയ്തതെന്നുമാണ് പല മഹാൻമാരുടെയും അഭിപ്രായം. ഇതിന് പിൻബലമായി പല രിവായത്തുകളും അവയുടെ മാർഗങ്ങൾ ബലവത്തല്ല. അതേ സമയം, ഈ അഭിപ്രായം ശരിയല്ലെന്ന് തീരുമാനിക്കത്തക്കവിധം നിന്നും ഹദീഥിൽ നിന്നും വ്യക്തമായ തെളിവുകളും ഇല്ല. അതുകൊണ്ട് വാസ്തവം അല്ലാഹുവിങ്കലേക്ക് വിടുവാനേ നിവൃത്തിയുള്ളൂ. രണ്ടായാലും ഭൂമിയിൽ അല്ലാഹുവിനെ ആരാധിക്കുവാൻ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരം സംശയമില്ല. ബൈത്തുൽ മുക്വദ്ദസാകട്ടെ, സുലൈമാൻ നബി (അ)യുടെ കാലത്ത് സ്ഥാപിക്കപ്പെട്ടതാകുന്നു. മൂസാ നബി (അ)ക്ക് ശേഷം നാനൂറോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞിട്ടായിരുന്നു അത്. ഇബ്റാബീം നബി (അ )-യുടെ ശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞാണ് മൂസാ (അ)ന്റെ കാലം. അപ്പോൾ, ഇബ്റാഹീം നബി (അ)-യാൽ സ്ഥാപിതമായ തങ്ങളുടെ ആരാധനാകേന്ദ്രമായി അംഗീകരിക്കുന്നതിൽ അവർക്ക് വൈമനസ്യമുണ്ടാവാൻ ന്യായമില്ല. നബി അതിനെ ക്വിബ്ലയായി സ്വീകരിച്ചതിനെ ആക്ഷേപിക്കുവാനും ന്യായമൊന്നുമില്ല. ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാമന്ദിരം എന്നത് മാത്രമല്ല പ്രാധാന്യം. അത് അല്ലാഹുവിനാൽ നുഗ്രഹീതമായതുംലോകർക്ക് മാർഗദർശനകേന്ദ്രവുമാ--കുന്നു. അവിടെ ആരാധനാകർമങ്ങൾ നടത്തുന്നവർക്ക് അല്ലാഹുവിങ്കൽ നിന്ന് മഹത്തായ അനുഗ്രഹങ്ങളും, വമ്പിച്ച പുണ്യഫലങ്ങളും ലഭിക്കുന്നു. മറ്റു പള്ളികളിൽ വെച്ച് ചെയ്യുന്നതിനെക്കാൾ അനവധി ഇരട്ടി പ്രതിഫലം അവിടെ വെച്ച് ചെയ്യുന്ന കർമങ്ങൾക്ക് ലഭിക്കു മെന്ന് നബി വചനങ്ങളിൽ വന്നിട്ടുള്ളത് സ്മരണീയമാണ്. മുസ്ലിം സമുദാ -യത്തിലുണ്ടായ എല്ലാ നന്മകൾക്കുമുള്ള മാർഗദർശനം ആരംഭിച്ചത് അവിടെ നിന്നാണല്ലോ. ആ മാർഗദർശനം ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ തുടർന്നുകൊണ്ടുമിരിക്കുന്നു. അതിന്റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും നിലവിലുണ്ട്. ഇബ്റാഹീം (അ) നിർമാണം കഴിഞ്ഞിട്ട് പല മക്ക എന്നതിനു പകരം "ബക്ക' എന്നും മുൻകാലത്ത് പറയപ്പെട്ടിരു -ന്നു. ബൈബ്ളിൽ ഇതിനെപ്പറ്റി പറയുന്നതിങ്ങനെയാണ്: "യിസ്റായേൽ മക്കൾ മിസ്റയീം ദേശത്ത് നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം സംവ ൽസരത്തിൽ യിസ്റായേലിൽ ശാലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ അവൻ , യഹോവയുടെ ആലയം (ബൈത്തുൽ മുക്വദ്ദസ്) പണിയുവാൻ തുടങ്ങി.' (1 രാജാക്കൾ: 6ൽ 21) ദാവൂദ് നബി (അ)-യുടെ കാലത്ത് തന്നെ ആരംഭിച്ചുവെന്നും, പിന്നീട് മകൻ സുലൈമാൻ നബി (അ)-യാണത് പൂർത്തിയാക്കിയതെന്നും ഒരു അഭി -പ്രായം ഉണ്ട്. ആയിരം കൊല്ലങ്ങൾ കഴിഞ്ഞു. സമുദായമദ്ധ്യെ അനേകം മാറ്റങ്ങൾ കഴിഞ്ഞുപോയി. എന്നിട്ടും അന്നുതൊട്ട് ഇന്നോളം ഇടതടവ് ബാധിക്കാത്ത ആ മന്ദിരം ജ നങ്ങളാൽ ആദരിക്കപ്പെട്ടും ശുശ്രൂഷിക്കപ്പെട്ടും അതി നെ നശിപ്പിക്കുവാനൊരുങ്ങി വന്ന ആനപ്പട്ടാളത്തിൽ നിന്ന് ഒരു അസാധാരണ മാർഗത്തിലൂ ടെ അല്ലാഹു അതിനെ രക്ഷപ്പെടുത്തിയതും പോലെയുള്ള പലതും ഇതിന് ഉദാഹര -ണമത്രെ. ചരിത്രദൃഷ്ട്യാ നോക്കുമ്പോൾ സഫാ, മർവാ,-മിനാ, മുതലായവയും ഉദാഹരണങ്ങളായി എടുക്കാവുന്നതാണ്. ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തിൽ പ്രത്യേകം എടുത്തുപറയാവുന്നതും, വിശകലനം ചെയ്യുമ്പോൾ ഒന്നിലധികം ദൃഷ്ടാന്തങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമത്രെ "ഇബ്റാഹീം മക്വാം' ഇതിനെപ്പറ്റി സൂറത്തുൽ ബക്വറഃ : 125--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അന്നുതൊട്ട് ഇന്നോളം ആ കല്ല് ഒരു പ്രത്യക്ഷ ദൃഷ്ടാന്തമായിത്തന്നെ അവശേഷിക്കുന്നു. അതുപോലെത്തന്നെ, പണ്ട് കാലം മുതൽക്കേ എല്ലാവരും അംഗീകരിച്ചു വ ന്ന ഒരു തത്വമാണ് അവിടെ ആർ തന്നെ പ്രവേശിച്ചാലും അവൻ നിർഭയനാണ് എന്നുള്ളതും, എത്ര വമ്പിച്ച അക്രമിയോ, കുറ്റവാളിയോ ആയാലും വിടെ പ്രവേശിച്ചു കഴിഞ്ഞവന് അതൊരു പരിപൂർണ അഭയസ്ഥാനം തന്നെ. അവൻ പദ്രവിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്കയില്ല. സ്വന്തം മാതാ -പിതാക്കളെ വെട്ടിക്കൊന്ന ഘാതകനെ അവിടെ വെച്ച് കണ്ടാൽ, അവൻ പുറത്തുകടക്കുന്നത് നോക്കിനിൽക്കുവാനേ ഭരണാധികാരികൾക്കുപോലും നിർവ്വാഹമുള്ളൂ. ടവെച്ച് പ്രതികാര നടപടി എടുത്തുകൂടാ. കൂടാതെ, ദൂരദേശങ്ങളിൽ നിന്ന് കൊല്ലം തോറും ഹജ്ജ് കർമത്തിനായി വരുന്നവർ നിർഭയരായി വന്നുപോകത്തക്കവണ്ണം ഹജ്ജുമാസത്തിലും അതിന്റെ മുമ്പും പിമ്പുമായി ദുൽക്വ-അദ്, മുഹർറം എന്നീ മാസങ്ങളിലും മുമ്പ് മുതലേ യുദ്ധം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഇടക്കുവെച്ച് ഉംറഃ കർമം ചെയ്യാൻ ചെല്ലുന്നവരുടെ സൗകര്യാർത്ഥം റജബു മാസവും യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ജാഹിലിയ്യാ കാലത്തും, ഇസ്ലാമിലും നിലവിലുള്ള കാര്യങ്ങളത്രെ. മക്കാഹറമിൽ വെച്ച് ആയുധം ധരിക്കുവാനോ, ജീവികളെ വേട്ടയാടുവാനോ പാടില്ല. വൃക്ഷ -ങ്ങളും ചെടികളും നശിപ്പിക്കുന്നതുപോലും നബി വിരോധിച്ചിരിക്കുകയാണ്. അല്ലാഹുവിനെ ആരാധിക്കുവാൻവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവ -നമെന്ന നിലക്കും, അനുഗ്രഹീതവും മാർഗദർശകവും അഭയസ്ഥാനവുമായ കേന്ദ്രമെന്ന നിലക്കും വേദക്കാരടക്കം എല്ലാവരും അതിനെ തങ്ങളുടെ ആരാധനാ കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായി അംഗീകരിക്കുവാൻ ബാധ്യസ്ഥരാകുന്നു. അതെ, ആ മന്ദിരത്തിൽ ചെന്ന് ഹജ്ജ് കർമം നിർവ്വഹിക്കൽ അല്ലാഹുവിനോട് ജനങ്ങൾ നിർവ്വഹിക്കേണ്ടുന്ന ഒരു ബാദ്ധ്യതയാണ്. اللهِ َّ ِ ) പക്ഷേ, ഭൂലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാവർക്കും അതിന് സാദ്ധ്യമായെന്നു വരുകയില്ല. ശാരീരികമായും സാമ്പത്തികമായും ഗതാഗത സംബന്ധമായും മറ്റുമുള്ള സൗകര്യ--ങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ടല്ലോ. അതുകൊണ്ട് അവിടേക്ക് പോയി വരുവാനാവശ്യ -മായ മാർഗങ്ങൾക്കുള്ള സാദ്ധ്യത അവർക്ക് മാത്രമേ അത് നിർബന്ധമുള്ളൂ. ( س َ ب ِ يلا കഴിവുള്ളവർക്കുപോലും കൊല്ലം തോറും ഹജ്ജ് നിർവ്വഹിക്കുന്നത് പ്രയാസകരമാകകൊണ്ട് ആയുഷ്കാലത്തിൽ ഒരു പ്രാ വശ്യം മാത്രമേ അത് നിർബന്ധമായി ചെയ്യേണ്ടതുള്ളൂവെന്ന് നബി തിരുമേനി യും പ്രസ്താവിച്ചിരിക്കുന്നു. മേൽ പ്രസ്താവിച്ചതിൽ നിന്ന് മന്ദിരത്തിനുള്ള പ്രാധാന്യ -വും, അതിനെ ജനങ്ങൾ തങ്ങളുടെ ആരാധനാ കേന്ദ്രവും, തീർത്ഥാടന സ്ഥാനവുമായി സ് വീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമായല്ലോ. അപ്പോൾ ഇതംഗീകരി -ക്കുവാൻ ആരെങ്കിലും തയ്യാറില്ലാതിരിക്കുന്നത് തികച്ചും അവിശ്വാസവും ഷധവുമാണെന്ന് പറയേണ്ടതില്ല. ആർ അവിശ്വസിച്ചാലും അതിന്റെ ദോഷഫലം അവർ തന്നെ അനുഭവിക്കുമെന്നല്ലാതെ, അല്ലാഹുവിന് അതുകൊണ്ട് ഒരു ദോഷവും ബാധിക്കുവാനില്ല. ലോകരിൽ ആരുടേയും ആശ്രയം വേണ്ടാത്ത ധന്യനത്രെ അവൻ. اللها ലോകരെല്ലാം അവിശ്വാസികളായിരുന്നാലും, ഒരു പാലും അടുക്കൽ ചെന്ന് ഹജ്ജ് കർമം നിർവ്വഹിക്കാതായാലും അല്ലാഹുവിന് അതുകൊണ്ട് യാതൊരു കോട്ടവുംകുറവും ബാധിക്കുവാനില്ല എന്ന് സാരം. നബി ഒരു പ്രസംഗത്തിൽ ഇപ്രകാരം പറയുകയുണ്ടായി: "മനുഷ്യേ ര, നിങ്ങളുടെ മേൽ അല്ലാഹു ഹജ്ജ് കർമം "ഫർദ്വാ'ക്കി (നിർബന്ധ നിയമമാക്കി)യിരി -ക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യണം.' അപ്പോൾ, ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, എല്ലാ കൊല്ലത്തിലും വേണമോ?' തിരുമേനി മൗനം അവലംബിച്ചു. അങ്ങനെ, അയാൾ മൂന്നുവട്ടം ആവർത്തിച്ചു ചോദിച്ചു. അപ്പോൾ തിരുമേനി പറഞ്ഞു: 'ഞാൻ "അതേ' എന്ന് പറഞ്ഞിരുന്നുവെങ്കിൽ അത് (കൊല്ലം തോറും) നിർബന്ധമാകുമായിരുന്നു. നിങ്ങൾക്കത് സാധ്യമാകാതെ വരുകയും ചെയ്യും.' പിന്നീട് തിരുമേനി പറഞ്ഞു : "ഞാൻ നിങ്ങളെ (കൂടുതൽ വിശദീകരണം നൽകാതെ) വിട്ടേക്കുമ്പോൾ നിങ്ങൾ (കൂടുതൽ ചോദ്യം ചെയ്യാതെ) എന്നെ വിട്ടേക്കുവിൻ. നിങ്ങളുടെ മുമ്പുള്ളവർ നാശത്തിൽ പതിച്ചത് അവരുടെ ചോദ്യത്തിന്റെ ആധിക്യവും, അവരുടെ നബിമാരോട് അവ ർക്കുള്ള അഭിപ്രായ ഭിന്നിപ്പും നിമിത്തമായിരുന്നു. ആകയാൽ, ഞാൻ നിങ്ങളോട് വല്ല തും കൽപിച്ചാൽ, നിങ്ങൾ അതിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത്ര നിർവ്വഹിക്കുവിൻ. നിങ്ങളോട് ഞാൻ വല്ലതിനെക്കുറിച്ചും, വിരോധിച്ചാൽ നിങ്ങൾ അത് (അപ്പടി) വ ർജ്ജിക്കുകയും ചെയ്യുവിൻ.' (ബു; മു) ഹജ്ജിന്റെ നിർബന്ധം ഒരു പ്രാവശ്യമാണുള്ളതെന്നും, കഴിയുന്നത്ര അത് വർദ്ധിപ്പിക്കുന്നത് വളരെ നല്ലതാണെന്നും ഈ തിരുവചനത്തിൽ നിന്ന് സ്പഷ്ടമാണ്. അബൂഹുറയ്റഃ (റ)-യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഇൗ ഹദീഥിലെ ചോദ്യകർത്താവ് നുഹാബിസ ( ) ആയിരുന്നുവെന്ന് ഇബ്നു അബ്ബാസ് (റ) ഇതുസംബന്ധിച്ച് നിവേദനം ചെയ്ത വേറൊരു ഹദീഥിൽ വന്നിരിക്കുന്നു. ആ ഹദീഥിൽ "വല്ലവരും കൂടുതൽ (ഹജ്ജ്) ചെയ്താൽ അത്െ എഛിക കർമമാണ്' എന്നുകൂടി നബി പ്രസ്താവിച്ചതായും ഉണ്ട്. (അ-; ന: -ദാരിമി) വേറൊരു നബി വചനം അബൂഹുറയ്റഃ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "ഒരാൾ ഹജ്ജ് ചെയ്യുകയും, (അതിൽ) സ്ത്രീ സല്ലാപമോ തോന്നിയവാസമോ ചെയ്യാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തിലെന്നപോലെ (പാപരഹി -തനായി) അയാൾ മടങ്ങുന്നതാണ്.' (ബു; മു) അദ്ദേഹം തന്നെ ഉദ്ധരിച്ച വേറൊരു നബി വചനത്തിന്റെ സാരം: ഒരു ഉംറഃ (കർമം) അടുത്ത ഉംറഃ വരെയുള്ള പാപങ്ങൾക്ക് പ്രായ -ശ്ചിത്തമായിരിക്കും. പുണ്യപ്പെട്ട (കോട്ടവും പോരായ്മയും ബാധിക്കാത്ത) ഹജ്ജാ -കട്ടെ, അതിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല.' (ബു; മു) വേദക്കാർ മഹത്വവും പ്രാധാന്യവും അംഗീകരിക്കുവാൻ തയ്യാറാകാതിരിക്കുകയും, നബി അത് അംഗീകരിച്ചതിന്റെ പേരിൽ ആക്ഷേപം ഉന്നയിക്കുകയും ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ടാണല്ലോ ഈ വചനങ്ങളിൽ -ബഃയുടെയും ഹജ്ജിന്റെയും സ്ഥാനം വിവരിച്ചത്. അവരുടെ അവിശ്വാസമാണതിന് കാരണമെന്ന് ധ് വനിപ്പിക്കുകയും ചെയ്തു. അടുത്തവചനത്തിൽ അവരെപ്പറ്റി അല്ലാഹു നബി യോട് പറയുന്നു:--
3:98–99قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعۡمَلُونَ
قُلۡ يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ تَبۡغُونَهَا عِوَجٗا وَأَنتُمۡ شُهَدَآءُۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ
(98) (നബിയേ) പറയുക: "വേദക്കാരേ, എന്തിനാണ് നിങ്ങൾ അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) കളിൽ അവിശ്വസിക്കുന്നത്? നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു (ദൃക്ക്)-സാക്ഷിയാണല്ലോ! (99) പറയുക: 'വേദക്കാരേ, എന്തിനാണ് നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ വക്രതയെ ആഗ്രഹിച്ചു കൊണ്ട്വിശ്വസിച്ചവരെ തട്ടിക്കളയുന്നത്?- നിങ്ങൾ (അതിന്) സാക്ഷികളാണെന്നിരിക്കെ! നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല (98) ق ُ ل ْ നീ പറയുക വേദക്കാരേ നിങ്ങളെന്തിന് അവിശ്വസിക്കുന്നു اللها അല്ലാഹുവിന്റെ ആയത്തുകളിൽ ُ َّ اللها َ و അല്ലാഹുവാകട്ടെ ش َ ه ِ يد ٌ സാക്ഷിയാണ് നിങ്ങൾ പ്രവർത്തിക്കുന്നതിന് (99) ق ُ ل ْ നീ പറയുക വേദക്കാരേ നിങ്ങൾ എന്തിനാണ് തടുക്കുന്നത്, തിരിച്ചുവിടുന്നത് മാർഗത്തിൽ നിന്ന് ِ َّ اللها അല്ലാഹുവിന്റെ വിശ്വസിച്ചവരെ അതിന് നിങ്ങൾ ആഗ്രഹിച്ചുകൊണ്ട് വക്രത, വളവുണ്ടാക്കുന്നതിനും നിങ്ങളാകട്ടെ, നിങ്ങൾ സാക്ഷികളാണ്, اللها അല്ലാഹു അല്ല താനും അശ്രദ്ധൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി വേദഗ്രന്ഥം മുഖേനയും പ്രവാചകൻമാർ വഴിയും നബി യുടെയും, ക്വുർ-ആന്റെയും സത്യാവസ്ഥ ശരിക്കും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പിന്നെയും അല്ലാ -ഹുവിന്റെതായ ആ മാർഗം വേദക്കാർ സ്വീകരിക്കുന്നില്ല. മാത്രമോ? സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് ആ മാർഗത്തിൽ പ്രവേശിച്ചവരെ അതിൽ നിന്ന് ഏതെങ്കിലും വിധേന തട്ടിത്തിരിക്കുവാൻ കഴിയുന്നത്ര ശ്രമം അവർ നടത്തുകയും ചെയ്യുന്നു. അതെല്ലാം അല്ലാഹു അതിന്റെ ഭവിഷ്യത്ത് അവർ അനുഭവി -ക്കേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യാൻ അല്ലാഹു നബി യോട് കൽപിക്കുന്നു. അവരുടെ കെണിയിൽപെടുന്നത് സൂക്ഷിക്കുവാൻ അടുത്ത വചനത്തിൽ സത്യവിശ്വാസികളെയും ഉണ ർത്തുന്നു:-
3:100–101يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقٗا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ يَرُدُّوكُم بَعۡدَ إِيمَٰنِكُمۡ كَٰفِرِينَ
وَكَيۡفَ تَكۡفُرُونَ وَأَنتُمۡ تُتۡلَىٰ عَلَيۡكُمۡ ءَايَٰتُ ٱللَّهِ وَفِيكُمۡ رَسُولُهُۥۗ وَمَن يَعۡتَصِم بِٱللَّهِ فَقَدۡ هُدِيَ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
(100) ഹേ, വിശ്വസിച്ചവരേ, വേദഗ്രന്ഥം നൽകപ്പെട്ടവരിൽ ഒരു വിഭാഗത്തെ നിങ്ങൾ അനുസരിക്കുന്ന പക്ഷം നിങ്ങളുടെ സത്യവിശ്വാസ (സ്വീകരണ)-ത്തിനുശേഷം, അവർ നിങ്ങളെ അവിശ്വാസികളാക്കി മടക്കിയേക്കും. ധ അത് സൂക്ഷിക്കണം പ (101) നിങ്ങൾ എങ്ങനെ അവിശ്വസിക്കും? നിങ്ങളാകട്ടെ, നിങ്ങൾക്ക് അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) കൾ ഓതികേൾപ്പിക്കപ്പെട്ടു വരുന്നു; നിങ്ങളിൽ അവന്റെ റസൂലും ഉണ്ട് (എന്നിരിക്കെ)! ആർ അല്ലാഹുവിനെ മുറുകെ പിടിക്കുന്നുവോ അവൻ (നേരെ) ചൊവ്വായ പാതയിലേക്ക് നയിക്കപ്പെട്ടു കഴിഞ്ഞു. (100) َസآم َ ن ُ وا ا വിശ്വസിച്ചവരേ നിങ്ങൾ അനുസരിക്കുന്ന പക്ഷം ഒരു വിഭാഗത്തെ, കക്ഷിയെ َസا യാതൊരുവരിൽ നിന്ന് (വേദ) ഗ്രന്ഥം നൽകപ്പെട്ട അവർ നിങ്ങളെ മടക്കും നിങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വാസികൾ (101) നിങ്ങൾ എങ്ങനെ അവിശ്വസിക്കും നിങ്ങളാവട്ടെ നിങ്ങൾക്ക് ഓതിത്തരപ്പെടുന്നു ُ تا َ يآ ِ َّ اللها അല്ലാഹുവിന്റെ ആയത്തുകൾ നിങ്ങളിലുണ്ടുതാനും അവന്റെ റസൂൽ و َ م َ ن ْ വല്ലവരും, ആരെങ്കിലും മുറുകെ പിടിക്കുന്നതായാൽ , രക്ഷ പ്രാപിച്ചാൽ ِ َّ اللها ِ ب അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ട് എന്നാലവൻ നയിക്കപ്പെട്ടു പാത (വഴി)യിലേക്ക് ചൊവ്വായ സൂ: അൽബക്വറഃ 109 ൽ പ്രസ്താവിച്ചതുപോലെ, വേദക്കാരി ൽ പെട്ട പലരും അസൂയ നിമിത്തം, സത്യവിശ്വാസികളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി വരെ ഇസ്ലാമിൽനിന്ന് പിന്തിരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ -യുള്ളവരെ സൂക്ഷിക്കണം, അവരുടെ വാക്കുകൾ സ്വീകരിക്കരുത്. അല്ലാത്തപക്ഷം നിങ്ങൾ അവി -ശ്വാസത്തിലേക്ക് തന്നെ മടങ്ങുവാൻ കാരണമായിത്തീരും. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉണർത്തുന്നു. നിങ്ങൾക്ക് അല്ലാഹുവിന്റെ വചനങ്ങൾ അവതരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവന്റെ റസൂൽ നിങ്ങളുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ട് സംശ യ നിവാരണത്തിനോ, തെളിവുകൾക്കോ, വിശദീകരണങ്ങൾക്കോ മ റ്റാരെയും നിങ്ങൾക്ക് ആശ്രയിക്കേണ്ടതായിട്ടില്ല. നിങ്ങൾ അല്ലാഹുവിന്റെ കൽപനാ നിർദ്ദേ -ശങ്ങൾ കൈവിടാത്ത കാലത്തോളം നിങ്ങൾ നേരായമാർഗം പിഴച്ചുപോകുകയില്ല. എന്നിങ്ങനെ അവരെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ക്വുർ-ആൻ അവതരിച്ച കാലത്തുള്ള സത്യവിശ്വാസികളെ സംബന്ധിച്ചി -ടത്തോളം, അന്ന് അറേബ്യയിലുണ്ടായിരുന്ന വേദക്കാരെ സംബന്ധിച്ചും മാത്രമാണ് ഈ വചനങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതെന്ന് കരുതിക്കൂടാ. വേദക്കാർജൂതക്രിസ്ത്യാനികൾമുസ്ലിംകളെ വഴിപിഴപ്പിക്കുവാനുള്ള ശ്രമങ്ങൾ അന്നുതൊട്ട് ഇന്നോളം മുസ്ലിംകളെ അവരുടെ മതത്തിൽ നിന്ന് വ്യതിചലിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് കാലത്തിനൊത്ത ആസൂത്രിത പരിപാടികൾ പലതും അവർ സ്വീകരിച്ചും വരുന്നു. മുസ്ലിംകളുടെ ഗുണകാംക്ഷികളും, സത്യാന്വേഷികളും, വിജ്ഞാനകുതുകികളുമെന്ന ഭാവേന ഈ ആവശ്യാർത്ഥം അടുത്തകാലത്തായി അവർ അതി ന് സ്വീകരിച്ചുവരുന്ന അതിസമർത്ഥമായ ഒരു മാർഗമത്രെ ഓറിയന്റലിസം. പാശ്ചാത്യ രാഷ്ട്രങ്ങളുടെ തണലിലും, അവരുടെ സഹായസഹകരണത്തോടുകൂടിയും പൗരസ്ത്യഭാഷാ സംസ്ക്കാര പഠന ഗവേഷണങ്ങളുടെ പേരിലും നടമാടിക്കൊണ്ടിരിക്കുന്ന ഈ സംരംഭത്തിന്റെ മുഖ്യോദ്ദേശ്യം ഇസ്ലാമിനെയും, ക്വുർ-ആനെയും, നബി തിരുമേനിയെയും കുറിച്ച് മുസ്ലിംകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കലും, ഇസ്ലാമികാദ്ധ്യാപനങ്ങളിൽ നിന്ന് അവരെ അകറ്റലുമാകുന്നു. ക്വുർ-ആനിലൂടെയും നബിചര്യയിലൂടെയും ഇസ്ലാമിനെ മനസ്സിലാക്കുവാനോ, ഇസ്ലാമിക വിജ്ഞാനങ്ങളുമായി പരിചയപ്പെടുവാനോ അവസരം ലഭിക്കാതെ, ഓറിയന്റലിസ്റ്റുകളുടെ സാഹിത്യങ്ങളിൽ നിന്ന് ഇസ്ലാമിനെക്കുറിച്ച് വല്ലതും മനസ്സിലാക്കുവാൻ ഇടവന്ന അഭ്യസ്തവിദ്യരാ യ പലർക്കും അതുവഴി വളരെയധികം തെറ്റിദ്ധാരണകൾ ഇസ്ലാമിനെപ്പറ്റി ഉണ്ടായിത്തീർന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റുകളുടെ സാഹിത്യകൃതികളിൽ ജൂതപണ്ഡിതൻമാർക്കാണ് കൂടുതൽ കയ്യുള്ളതെന്ന സംഗതിയും ശ്രദ്ധേയമാകുന്നു. വേദക്കാരുടെ കുതന്ത്രങ്ങളെപ്പറ്റി സൂക്ഷിക്കുവാനുള്ള അല്ലാഹുവിന്റെ കൽപനയിലും, അവരിൽ പലരും സത്യവി -ശ്വാസികളെ അവിശ്വാസികളാക്കുവാൻ ഉദ്ദേശിക്കുന്നവരാണെന്ന താക്കീതിലും ഇവരും ഇവരുടെ കൃതികളും ഉൾപ്പെടുമെന്നുള്ളതിൽ വിഭാഗം - കഴിഞ്ഞ വചനങ്ങളിൽ, വേദക്കാരെക്കുറിച്ചും, അവരെ അഭിമുഖീ -കരിച്ചും പലതും പ്രസ്താവിച്ചശേഷം, അടുത്ത ചില വചനങ്ങളിൽ സത്യവിശ്വാസി -കളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പല ഉപദേശ നിർദ്ദേശങ്ങളും നൽകുന്നു:- ഓറിയന്റലിസ്റ്റുകളെയും, അവരുടെ പഞ്ചസാരയിൽ പൊതിഞ്ഞ പല വിഷബീജങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കുവാൻ പോലെയുള്ള ഗ്രന്ഥങ്ങൾ ഉപകരിക്കും. (ജ: അമാനി മൗലവി വിവർത്തനം ചെയ്തിട്ടുള്ള ഈ ബൃഹത് ഗ്ര ന്ഥം കേരള നദ്വത്തുൽ മുജാഹിദീൻ (കെ.-എൻ.-എം) പ്രസിദ്ധീകരിച്ചിട്ടു -ണ്ട്. (പ്രസാ:)
3:102–103يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ
وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا وَلَا تَفَرَّقُواْۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ كُنتُمۡ أَعۡدَآءٗ فَأَلَّفَ بَيۡنَ قُلُوبِكُمۡ فَأَصۡبَحۡتُم بِنِعۡمَتِهِۦٓ إِخۡوَٰنٗا وَكُنتُمۡ عَلَىٰ شَفَا حُفۡرَةٖ مِّنَ ٱلنَّارِ فَأَنقَذَكُم مِّنۡهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَهۡتَدُونَ
(102) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം അവനെ സൂക്ഷിക്കുവിൻ. നിങ്ങൾ മുസ്ലിംകൾ ആയിക്കൊണ്ടല്ലാതെ മരണമടയുകയും ചെയ്യരുത്. (103) നിങ്ങൾ എല്ലാവരും (ഒരുമിച്ചുകൊണ്ട്) അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിൻ; നിങ്ങൾ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ; നിങ്ങൾ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തിൽ, അവൻ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങൾ അവന്റെ അനുഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങൾ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്റ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതിൽ നിന്ന് അവൻ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്റെ "ആയത്തു' (ലക്ഷ്യം) കൾ നിങ്ങൾക്ക് വിവരിച്ചു തരുന്നുനിങ്ങൾ സൻമാർഗം പ്രാപിച്ചേക്കാം. (102) َസآم َ ن ُ وا ا വിശ്വസിച്ചവരേ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ അവനെ സൂക്ഷിക്കേണ്ടുന്ന മുറക്ക് നിങ്ങൾ തീർച്ചയായും മരിക്കരുത് നിങ്ങൾ ആയിക്കൊണ്ടല്ലാതെ മുസ്ലിംകൾ (കീഴൊതുങ്ങിയവർ) (103) നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുവിൻ اللها അല്ലാഹുവിന്റെ പാശത്തെ َ ِ يع ً ا എല്ലാവരും, ഒരുമിച്ച് നിങ്ങൾ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത് നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ اللها അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേൽ (ചെയ്ത) നിങ്ങൾ ആയിരുന്നപ്പോൾ ശത്രുക്കൾ എന്നിട്ടവൻ ഇണക്കി നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അങ്ങനെ നിങ് ങൾ ആയിരിക്കുന്നു അവന്റെ അനുഗ്രഹം കൊണ്ട് സഹോദരങ്ങൾ നിങ്ങളാകുകയും ചെയ്തിരിക്കുന്നു വക്കത്ത് ഒരു കുണ്ടിന്റെ, കുഴിയുടെ الن നരകമാകുന്ന തീയിനാലുള്ള എന്നിട്ടവൻ നിങ്ങളെ രക്ഷപ്പെടുത്തി ْ َ ا م ِ അതിൽ നിന്ന് അപ്രകാരം اللها അല്ലാഹു വിവരിക്കുന്നു ُ م ْ ل َ നിങ്ങൾക്ക് آي َ ات ِ ه ِ അവന്റെ ആയത്ത് (ലക്ഷ്യം)-കളെ നിങ്ങൾ സൻമാർഗം പ്രാപിച്ചേക്കാം, നേർമാർഗം പ്രാപിക്കുവാൻ വേണ്ടി ഇസ്ലാമിന്റെ ശത്രുക്കളുടെ ഇംഗിതങ്ങൾക്കും ദുരുപദേശങ്ങൾക്കും വഴങ്ങി സത്യമാർഗത്തിൽ നിന്ന് പിഴച്ചുപോകുന്നത് സൂക്ഷിക്കണമെന്ന് കഴിഞ്ഞ വചനങ്ങളിൽ സത്യവിശ്വാസികളെ ഉണർത്തിയശേഷം, അങ്ങനെ പിഴച്ചുപോകാതിരിക്കുവാൻ വേണ്ടുന്ന ചില ഉപദേശങ്ങൾ അല്ലാഹു അവർക്ക് നൽകുന്നു. (1) അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കണം. അവന്റെ കൽപനകൾ അനുഷ്ഠിക്കുകയും, അവന്റെ നിരോധങ്ങൾ വർജ്ജിക്കുകയും ചെയ്യുന്നത് മുഖേനയത്രെ അവനെ സൂക്ഷിക്കൽ (തക്വ്വാ) ഉണ്ടാകുന്നത്. അവനെ മുറ -പ്രകാരം സൂക്ഷിക്കുക എന്നതിന് ഒരു വിശദീകരണമെന്ന നിലക്ക് ഇബ്നുമസ്-ഊദ് (റ) പ്രസ്താവിച്ചതായി ഇബ്നു-അബീഹാതീം (റ) മുതലായവർ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "അവനോട് അനുസരണക്കേട് കാണിക്കാതെ അവനു വഴിപ്പെടുക അവനെ വിസ്മരിക്കാതെ ഓർമിച്ചു കൊണ്ടിരിക്കുക അവനോട് നന്ദി കേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.' എന്നാൽ, അല്ലാഹുവിനോടുള്ള കടപ്പാടുകളും, മ ര്യാദകളുമെല്ലാം മുറപ്രകാരം കണക്കുതീർത്തു പൂർത്തീകരിക്കുക മനുഷ്യസാധ്യമല്ലെന്നും, വ നിറവേറ്റുന്നതിൽ എല്ലാവർക്കും ഒരേ നിലവാരം പുലർത്തുവാൻ കഴിയുകയില്ലെന്നും പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അവനെ മുറപ്രകാരം സൂക്ഷിക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യംസൂ: തഗാബുൻ, 16 ൽ നും അവനവന്റെ കഴിവനുസരിച്ച് സൂക്ഷിക്കുക എന്നാണെന്ന് മൊത്തത്തിൽ മനസ്സിലാക്കാം. പല ക്വുർ-ആൻ വ്യാഖ്യാതാക്കളും പ്രസ്താവിച്ചതും അതാകുന്നു. اللها (നിങ്ങൾക്ക് കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുവിൻ) എന്നാണ് അല്ലാഹു അവി ടെ ഉപയോഗിച്ച വാക്ക്. ഒരു വ്യക്തിയോടും ആ വ്യക്തിയുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുകയില്ല اللها എന്ന് അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ. (2) മുസ്ലിംകളായിക്കൊണ്ടല്ലാതെ മരണപ്പെടരുത്. അഥവാ മരണപ്പെടുമ്പോൾ മുസ്ലിമല്ലാതിരിക്കത്തക്കവണ്ണം ഇസ്ലാമിൽ നിന്ന് ഒരിക്കലും അകന്നുപോകാതെ സദാ മുസ്ലിംകളായി വർത്തിക്കണം. ഒരാൾ ദീർഘകാലം മുസ്ലിമായി ജീവിച്ചശേഷം അവസാന നിമിഷത്തിൽ അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടാൽ ആ ഇസ്ലാംകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ. മുസ്ലിമാകുകയെന്നതുകൊണ്ട് വിവക്ഷ ജാതി മുസ്ലിമാകുകയെന്നല്ലതന്നെ. അല്ലാഹുവിന്റെ വിധി വിലക്കുകൾ അനു -സരിച്ചുകൊണ്ട് അവന് പൂർണമായും കീഴൊതുങ്ങുക എന്നത്രെ വിവക്ഷ. (3) അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കണം. അല്ലാഹുവിന്റെ പാശം അഥവാ കയർ اللها ) കൊണ്ടുദ്ദേശ്യം പലരും പലവാക്കുകളിൽ വിവരിച്ചു കാണാം. അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്നുള്ള ഉടമ്പടി, ക്വുർ-ആൻ, ഇസ്ലാം, അല്ലാഹുവിനെ അനുസരിക്കൽ, ഇസ്ലാമികമായ ഐക്യം എന്നും മറ്റുമാണത്. "അല്ലാഹുവിന്റെ കിതാബ് (ക്വുർ-ആൻ) ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട ഒരു കയറാണ്.' എന്ന് ഇബ്നുജരീർ (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിരിക്കുന്നു. ആ നിലക്ക് ക്വുർ-ആനാണ് ഉദ്ദേശമെന്ന അഭിപ്രായത്തിന് മുൻഗണന നൽകപ്പെടാം. ങ്കിലും, ശരിക്ക് പരിശോധിച്ചാൽ മറ്റുള്ള അഭിപ്രായങ്ങൾ ഇതിന് ല്ലന്ന് കാണാവുന്നതാണ്. ഇമാംറാസീ (റ) സൂചിപ്പിച്ചപോലെ, വിജയത്തിന്റെ യഥാർ ത്ഥ മാർഗത്തിലേക്ക് എത്തിച്ചേരുവാൻ ആവശ്യമായതെല്ലാം അല്ലാഹുവിന്റെ പാശം തന്നെ എന്ന് പറയാവുന്നതാണ്. ചിലർ അവയിൽ ചിലത് പറഞ്ഞുവെന്നുമാത്രം. ആദ്യത്തെ രണ്ട് ഉപദേശങ്ങളിൽ പ്രസ്താവിക്കപ്പെടാത്ത ഒരു ഉപാധിയോടുകൂടിയാണ് ഈ ഉപദേശം അല്ലാഹു നൽകിയിരിക്കുന്നത്. "നിങ്ങളെല്ലാവരും എന്നത്രെ അത്. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുന്നതിൽ രോ വ്യക്തിയും തന്റെ കാര്യം മാത്രം ഗൗനിച്ചാൽ പോരാ, എല്ലാവരും പരസ്പരം സ ഹായിച്ചും സഹകരിച്ചും ഉപദേശിച്ചും കൊണ്ടിരിക്കണമെന്നാണത് ധ്വനിപ്പിക്കു -ന്നത് ഈ ആശയം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് "നിങ്ങൾ ഭിന്നിച്ചുപോകരുത് എന്നുകൂടി പറഞ്ഞിരിക്കുന്നു. അഭിപ്രായ ഭിന്നിപ്പുകളും, ആഭ്യന്തര വഴക്കുക ളും മുസ്ലിം സമുദായത്തിൽ ഇതഃപര്യന്തം ഉണ്ടാക്കിത്തീർത്തിട്ടുള്ള ആപത്തുകൾ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അല്ലാഹു സത്യവിശ്വാസികളെ നേരത്തെത്തന്നെ താക്കീത് ചെയ്തിട്ടുണ്ട്. اللها നിങ്ങൾ (അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവിൻ. പരസ്പരം വ ഴക്കടിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾക്ക് ധൈര്യക്ഷയം ബാധിക്കുകയും, ട വാസന (വീര്യം) നശിച്ചുപോവുകയും ചെയ്യും. (അൻഫാൽ, 46) ഈ വിഷയകമായി പല ആയത്തുകളും ഹദീഥുകളും ഉദ്ധരിക്കുവാനുണ്ട്. അല്ലാഹുവിന്റെ ഈ മുന്നറിയിപ്പ് ചെവിക്കൊള്ളാത്തതിന്റെ തിക്തഫലം മുസ്ലിം സമുദായം പൂർവ്വോപരി അനുഭവിച്ച് വരുന്ന കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ ആമീൻ. (4) അല്ലാഹു ചെയ്തുതന്ന അനുഗ്രഹം ഓർമിച്ചുകൊണ്ടിരിക്കണം. ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെ ഓർമിക്കുന്നത് അല്ലാഹുവിനോട് നന്ദി കാണിക്കലും, നന്ദികേട് പ്രവർത്തിക്കാതിരിക്കുവാനുള്ള പ്രേരണയും കൂടുതൽ അനുഗ്രഹം സിദ്ധിക്കുവാനുള്ള കാരണവുമായിരിക്കുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹം എണ്ണിയാൽ ഒടുങ്ങാത്ത വിധം കണക്കറ്റതാണെങ്കിലും ക്വുർ-ആൻ ഒന്നാമതായി അഭിമുഖീകരിക്കുന്ന അന്നത്തെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും വിസ്മരിക്കുവാൻ നിവൃത്തിയില്ലാത്തതും, ഭാവിയിലെ സത്യവിശ്വാസികൾക്ക് സ്ഥിരമായ ഒരു ചരി ത്ര പാഠമായിരിക്കുവാൻ പോന്നതുമായ ഒരു അനുഗ്രഹത്തെയാണ് അല്ലാഹു ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നത്. ഇസ്ലാമിന്റെ ആവിർഭാവകാലത്ത് അറബി ഗോത്രങ്ങള്ര തയും അന്യോന്യം കലഹിച്ചും രക്തം ചിന്തിയും പരസ്പരം ശത്രുക്കളായി കഴിയുകയായിരുന്നു. മദീനാ നിവാസികളായിരുന്ന ഔസു ഗോത്രവും, ഖസ്റജ് ഗോത്രവും തമ്മിൽ വിശേഷിച്ചും, നൂറിൽപരം കൊല്ലങ്ങളായി കടുകടുത്ത യുദ്ധങ്ങളും കലഹങ്ങളും അവ ർക്കിടയിൽ നിരന്തരം തുടരുകയായിരുന്നു. ഇസ്ലാം അവരെയെല്ലാം ഏകോദ ര സഹോദരങ്ങളാക്കി മാറ്റി. മക്കായിൽ നിന്ന് മുഹാജിറുകളും അവരും തമ്മിലാകട്ടെ ലോകചരിത്രത്തിന് എവിടെയും ഇണകാണാത്ത വിധത്തിലുള്ള ഒരു കൂട്ട് ജീവിതമാണ് ഉണ്ടായിത്തീർന്നത്. ഇതിനെപ്പറ്റിയാണ് "നിങ്ങൾ ശത്രുക്കളായിരുന്നിട്ട് നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഇണക്കുകയും , അങ്ങനെ നിങ്ങൾ സഹോദരങ്ങളാവുകയും ചെയ്തു ' എന്ന് പറഞ്ഞത്. മാത്രമല്ല, വിഗ്രഹാരാധനവരെയുള്ള എല്ലാ അനാചാരദുരാചാരങ്ങളിലും, തോന്നിയവാസങ്ങളിലും മുഴുകി നരകാഗ്നിയിൽ വീണ് നശിക്കുവാൻേ പാകുകയുമായിരുന്നു അവരെല്ലാം. നരകത്തിന്റെ വക്കിലോളം അവർ എത്തിക്കഴിഞ്ഞിട്ടുണ്ട് . മരണം ഏത് നിമിഷത്തിൽ സംഭവിക്കുന്നുവോ അതേ നിമിഷത്തിൽ അവർ നരകക്കുണ്ടിലേക്ക് മറിഞ്ഞു വീഴുകയായി. ഇതായിരുന്നു അവസ്ഥ. അല്ലാഹു ഇസ്ലാമാകുന്ന അനുഗ്രഹം നൽകി അവരെ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും, സ്വർഗത്തിന്റെ രാ ജപാതയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. പ്രസ്തുത ഉപദേശങ്ങൾ നൽകിക്കഴിഞ്ഞശേഷം, ലക്ഷ്യദൃഷ്ടാന്തങ്ങൾ വിവരിച്ചുകൊണ്ട് ഇങ്ങിനെയുള്ള ഉപദേശങ്ങൾ ക്വുർ-ആൻ വഴി നിങ്ങൾക്ക് ക്കാണ്ടിരിക്കുന്നത് നിങ്ങൾ സൻമാർഗനിരതരായിരിക്കുവാൻ വേണ്ടിയാണെ -ന്നും, അതിനുവേണ്ടുന്ന ലക്ഷ്യദൃഷ്ടാന്തങ്ങൾ ലോഭംകൂടാതെ അല്ലാഹു നിങ്ങൾക്ക് വിവരിച്ചുതരുന്നതാണെന്നും, അതുകൊണ്ട് ആരും നേർവഴി തെറ്റിപ്പോകാതെ സൂക്ഷി -ക്കണമെന്നും അവസാനം ഉണർത്തുന്നു اللها ) വീണ്ടും അല്ലാഹു തുടരുന്നു:-
3:104–105وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَٰتُۚ وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ عَظِيمٞ
(104) (സത്യവിശ്വാസികളേ) നിങ്ങളിൽ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള) അക്കൂട്ടർ തന്നെയാണ് വിജയികളും. (105) നിങ്ങൾ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകൾ അവർക്ക് വന്നതിന് ശേഷം അവർ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായവ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;- (104) ഉണ്ടായിരിക്കയും ചെയ്യട്ടെ നിങ്ങളിൽ നിന്ന്, നിങ്ങളിലൂടെ أ ُ م َّ ة ٌ ഒരു സമുദായം, സമൂഹം അവർ ക്ഷണിക്കും, വിളിക്കും നന്മയിലേക്ക്, നല്ലതിലേക്ക് അവർ കൽപിക്കുക (ഉപദേശിക്കുക)യും ചെയ്യും സദാചാരത്തിന്, സൽകാര്യം കൊണ്ട് വിരോധിക്കുകയും ചെയ്യും ദുരാചാരത്തെ (ദുഷ്കാര്യത്തെ)-പ്പറ്റി അക്കൂട്ടർ തന് നെയാണ് വിജയികൾ (105) നിങ്ങളായിരിക്കയും അരുത് ّ َ ِ ين َസك َ ا യാതൊരു കൂട്ടരെപ്പോലെ അവർ ഭിന്നിച്ചു, ഛിദ്രിച്ചു അവർ (അഭിപ്രായ) വ്യത്യാസത്തിലാകുകയും ചെയ്തു ശേഷമായി അവർക്ക് വന്നതിന് തെളിവുകൾ അക്കൂട്ടരാകട്ടെ ْ ُ ل َ അവർക്കുണ്ട്, അവർക്കാണ് വമ്പിച്ച ശിക്ഷ
3:106–109يَوۡمَ تَبۡيَضُّ وُجُوهٞ وَتَسۡوَدُّ وُجُوهٞۚ فَأَمَّا ٱلَّذِينَ ٱسۡوَدَّتۡ وُجُوهُهُمۡ أَكَفَرۡتُم بَعۡدَ إِيمَٰنِكُمۡ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ
وَأَمَّا ٱلَّذِينَ ٱبۡيَضَّتۡ وُجُوهُهُمۡ فَفِي رَحۡمَةِ ٱللَّهِۖ هُمۡ فِيهَا خَٰلِدُونَ
تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۗ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعَٰلَمِينَ
Passage continues through verse 3:109.
(106) (അതെ) ചില മുഖങ്ങൾ വെളുക്കുകയും, ചിലമുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ദിവസം! എന്നാൽ, യാതൊരു കൂട്ടരുടെ മുഖങ്ങൾ കറുത്തുവോ അവർ,- (അവരോട് പറയപ്പെടും:) "നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങൾ അവിശ്വസിച്ചുവോ?! എന്നാൽ നിങ്ങൾ അവിശ്വസിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങൾ ശിക്ഷ ആസ്വദിച്ചു കൊള്ളുവിൻ.' (107) എന്നാൽ, യാതൊരു കൂട്ടരുടെ മുഖങ്ങൾ വെളുത്തുവോ അവർ, അല്ലാഹുവിന്റെ കാരുണ്യത്തിലുമായിരിക്കും. അവരതിൽ ശ്വാശ്വതൻമാരായിരിക്കുന്നതാണ്. (108) അവ ധ മേൽ പറഞ്ഞതൊക്കെ പ അല്ലാഹുവിന്റെ ആയത്തു (ലക്ഷ്യം) കളാകുന്നു; യഥാർത്ഥപ്രകാരം നാം അവ നിനക്ക് ഓതിത്തരികയാണ് അല്ലാഹു, ലോകരോട് യാതൊരു അനീതിയും (ചെയ്യാൻ) ഉദ്ദേശിക്കുന്നില്ല. (109) അല്ലാഹുവിനുള്ളതത്രെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹുവിങ്കലേക്ക് തന്നെ കാര്യങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (106) വെളുക്കുന്ന ദിവസം ٌ هو ُ ج ُ و ചില മുഖങ്ങൾ കറുക്കുകയും ചെയ്യും ٌ هو ُ ج ُ و ചില മുഖങ്ങൾ اസا എന്നാൽ (അപ്പോൾ) യാതൊരു കൂട്ടർ കറുത്തു അവരുടെ മുഖങ്ങൾ നിങ്ങൾ അവിശ്വസിച്ചുവോ നിങ്ങളുടെ വിശ്വാസത്തിന്റെ ശേഷം എന്നാൽ നിങ്ങൾ ആസ്വദിക്കുവിൻ ശിക്ഷ നിങ്ങളായിരുന്നതുകൊണ്ട് അവിശ്വസിക്കും (107) اസا അപ്പോൾ (എന്നാൽ) യാതൊരു കൂട്ടർ വെളുത്ത് അവരുടെ മുഖങ്ങൾ കാരുണ്യ(-അനുഗ്രഹ)-ത്തിലായിരിക്കും ِ َّ اللها അല്ലാഹുവിന്റെ ശാശ്വതൻമാരായിരിക്കും (108) ت ِ ل ْ ك َ അവ, اللها അല്ലാഹുവിന്റെ ആയത്തുകളാണ് നാം ഓതിത്തരുന്നു നിനക്ക് യഥാർത്ഥ (മുറ) പ്രകാരം اللها ُ دي ِ ر ُ ي അല്ലാഹു ഉദ്ദേശിക്കുന്നില്ല ഒരനീതിയും, അക്രമത്തെ ലോകർക്ക്, ലോകരോട് (109) و َ اللهِ َّ ِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് الس ആകാശങ്ങളിലുള്ളത് (എല്ലാം) الأر ഭൂമിയിലുള്ളതും اللها അല്ലാഹുവിങ്കലേക്ക് (തന്നെ) മടക്കപ്പെടും, മടക്കപ്പെടുന്നു الأم ُ ور ُ കാര്യങ്ങൾ (മ-അ്റൂഫ്) എന്നാൽ, "അറിയപ്പെട്ടത്, പരിചയപ്പെട്ടത്' എന്നിങ്ങനെയും, (മുൻകർ) എന്നാൽ "വെറുക്കപ്പെട്ടത്, അപരിചിതം' എന്നിങ്ങനെ യും അർത്ഥമാകുന്നു. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ ബുദ്ധി മുഖേനയോ, മതം മുഖേനയോ നല്ല കാര്യമായി അറിയപ്പെടുന്നതെല്ലാം "മ-അ്റൂഫും' , രണ്ടിലൊന്ന് മുഖേന വെറുക്കപ്പെടുന്ന കാര്യമെല്ലാം "മുൻകറും' ആകുന്നു. 110--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഈ വാക്കുകളെപ്പറ്റി ഇബ്നുജരീർ (റ) പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു: "മ-അ്റൂഫിന്റെ സാക്ഷാൽ വിവക്ഷ സുപരിചിതം എന്നാണ്. ഏതൊരു കാര്യം ചെയ്യുന്നത് നല്ലതും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചീത്തയായി ഗണിക്കപ്പെടാത്തതുമാണോ അതെല്ലാം "മ-അ്റൂഫാ'കുന്നു. അല്ലാഹുവിന് വഴിപ്പെടുന്നതിന് "മ-അ്റൂഫ്' എന്ന് പറയുന്നത് അത് സത്യവിശ്വാസികളുടെ അടുക്ക ൽ അറിയപ്പെട്ടതും വെറുക്കപ്പെടാത്തതുമാകകൊണ്ടാണ്. "മുൻകറി' ന്റെ സാക്ഷാൽ വിവക്ഷ അല്ലാഹു വെറുത്തതും, സത്യവിശ്വാസികൾ ചീത്തയായി ഗണിക്കുന്നതുമാകുന്നു. അതുകൊണ്ടാണ് അല്ലാഹുവിനോട് അനുസരണക്കേടാകുന്ന കാര്യത്തിനാണ് "മുൻക ർ' എന്നു പറയുന്നത്.' ചുരുക്കിപ്പറഞ്ഞാൽ, പൊതുവെ നല്ല കാര്യമായി ഗണിക്കപ്പെടുന്നതെല്ലാം م َ ْ ُ وف ِ ലും പൊതുവെ ചീത്തകാര്യമായി ഗണിക്കപ്പെടുന്നതെല്ലാം ലും ഉൾപ്പെടുന്നു. മലയാളത്തിൽ 'സദാചാരം, ദുരാചാരം' ന്നിങ്ങിനെയും, " സൽകാര്യം, ദുഷ്കാര്യം' എന്നിങ്ങനെയും മറ്റും സന്ദർഭമനുസരിച്ച് അതിന് വിവർത്തനം നൽകാവുന്നതാണ്. ചില മുഖങ്ങൾ വെളുക്കുകയും മറ്റ് ചിലത് കറുക്കുകയും ചെയ്യുന്ന ദിവ സം കൊണ്ട് വിവക്ഷ ക്വിയാമത്ത് നാളാകുന്നു. സജ്ജനങ്ങളുടെ മുഖം സന്തോഷാധിക്യ -ത്താൽ അന്ന് പ്രസന്നവും പ്രകാശമയവുമായിരിക്കുകയും, ദുർജ്ജനങ്ങളുടെ മുഖം ദുഃഖഭാരവും ഭയാധിക്യവും നിമിത്തം അന്ന് ഇരുണ്ടതുമായിരിക്കുകയും ചെയ്യുമല്ലോ. സത്യവിശ്വാസികൾ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ മാത്രം നോക്കിയാൽ പോരാമറ്റുള്ളവരെ നന്നാക്കിത്തീർക്കുവാൻ ശ്രമിക്കുകകൂടി ചെ യ്യുന്നത് അവരുടെ അതിനായി അവർ തമ്മതമ്മിലും മറ്റുള്ളവരെയും നല്ലകാര്യങ്ങൾക്കായി ഉപദേശിക്കുകയും, ചീത്ത കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ പ്രേരിപ്പിക്കുകയും അല്ലാഹു കൽപിക്കുന്നു. മുസ്ലിമായ ഓരോ വ്യക്തിക്കും തന്റെ കഴിവനുസരിച്ചും സന്ദർഭം അനുസരിച്ചും ബാധകമാകുന്നതാണ് ഈ കൽപന. അതോടുകൂടി, മതപരമായ മറ്റ് തുറകളിലെ -ന്നപോലെ, ഈ തുറയിലും ഇറങ്ങി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ഈ സമുദായത്തിൽ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നും അല്ലാഹു കൽപിക്കുന്നു. നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിങ്ങളിൽ ആരെങ്കിലും ഒരു ദുരാ -ചാരം (വെറുക്കപ്പെട്ട കാര്യം) കാണുന്നപക്ഷം, അവൻ തന്റെ കൈകൊണ്ട് അത് മാറ്റിക്കൊള്ളട്ടെ. എനി, തവന് സാധ്യമല്ലെങ്കിൽ അവന്റെ നാവുകൊണ്ട് (പറഞ്ഞ് മാറ്റിക്കൊള്ളട്ടെ). എനി, അതിനും കഴിവില്ലെങ്കിൽ അവന്റെ ഹൃദയംകൊണ്ട് (അതിനെ വെറുത്തുകൊ -ള്ളട്ടെ). അതാവട്ടെ, സത്യവിശ്വാസത്തിൽ ഏറ്റവും ദുർബ്ബലമായതുമാകുന്നു.' (മു.) ഒരു രിവായത്തിൽ ഇങ്ങനെയും കൂടിയുണ്ട്: "അതിനപ്പുറം സത്യവിശ്വാസത്തിൽ ഒരു ക ടുകുമണിയളവ് ഇല്ലതാനും.' ഈ വിഷയത്തിന് ഇസ്ലാം കൽപിച്ചിട്ടുള്ള ഗൗരവം എത്രത്തോ -ളമാണെന്ന് ഈ തിരുവചനത്തിൽനിന്ന് മനസ്സിലാക്കാം. ഇത് സംബന്ധിച്ച് ധാരാളം ക്വുർ-ആൻ വാക്യങ്ങളും നബി വാക്യങ്ങളും ഉദ്ധരിക്കുവാനുണ്ടുതാനും. ഉദാഹരണാർത്ഥം ചില ഹദീഥുകൾ മാത്രം ഇവിടെ ഓർമിക്കുക:- (1). നബി പറഞ്ഞതായി ഇബ്നുമസ്-ഊദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം: "ഇസ്റാ-ഈൽ സന്തതികൾ പാപത്തിൽ മുഴുകിയപ്പോൾ അവരിലു ള്ള പണ്ഡിതൻമാർ അവരെ വിരോധിച്ചു. അവർ വിരമിച്ചില്ല. എന്നിട്ട് അവർ അവരുമായി ഇരുത്തത്തിലും (സഹവാസത്തിലും) ഭക്ഷണപാനീയങ്ങളിലും സഹകരിക്കുകയായി. അപ്പോൾ അവരുടെ ഹൃദയങ്ങളെ അല്ലാഹു തമ്മിൽ അടിപ്പിച്ചു. (ഛിദ്രിപ്പിച്ചു) ദാവൂദ്, സുലൈമാൻ, ഈസാ (അ) എന്നീ നബിമാരുടെ നാവുകളിലൂടെ അവരെ അവൻ ശപിക്കുകയും ചെയ്തു...' (ദാ ; തി.) (2). അബൂസ-ഈദിൽ ക്വുദ്രീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി പറയുന്നു: "ഏറ്റവും വമ്പിച്ച ജിഹാദിൽ (ധർമ സമരത്തിൽ) പെട്ടതാണ് അക്രമി -യായ സുൽത്താന്റെ (ഭരണാധിപന്റെ) അടുക്കൽ ഒരു നീതിയുടെ വാക്ക് പറയൽ' ( ദാ; തി.) (3) ഹുദൈഫത്തുബ്നുൽ യമാൻ (റ) ഉദ്ധരിച്ച ഒരു നബി വചനം: " എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെയാണ സത്യം! നിങ്ങൾ സദാചാ രം കൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്റെ പക്കൽ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളിൽ നിയോഗിച്ചെന്നുവരാം. പിന്നീട്, നിങ്ങളവനെ വിളിച്ച് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്കവൻ ഉത്തരം നൽകുകയില്ല.' (അ-; തി; -ജ.) കൂടുതൽ ഹദീ -ഥുകൾ ഉദ്ധരിച്ച് ദീർഘിപ്പിക്കുന്നില്ല. സൽകാര്യങ്ങളെക്കൊണ്ട് ഉപദേശിക്കുകയും, ദുഷ്കാര്യങ്ങളെപ്പറ്റി വിരോധിക്കുകയും ചെയ്യുന്ന സമുദായത്തിനേ വിജയവും പുരോ -ഗതിയും ഉണ്ടാകുകയുള്ളൂവെന്നും അല്ലാഹു നമ്മെ അല്ലാഹു അറിയിക്കുന്നു.( പ്രവാചകൻമാരും, വേദഗ്രന്ഥങ്ങളും മുഖേന വേണ്ടത്ര തെളിവുകൾ ലഭിക്കുകയും, സത്യം ശരിക്കും മനസ്സിലായി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തശേഷം, ക്രമേണ ആ സത്യത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങളും ഭിന്നാഭിപ്രായങ്ങളും ഉടലെടുക്കുകയും, പരസ്പരം കക്ഷിത്വവും ഛിദ്രവും ഉണ്ടായിത്തീരുകയും ചെയ്തവരാണ് വേദക്കാർ. അവരെപ്പോലെ നിങ്ങളും ആയിത്തീരരുതെന്നും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. അവർ അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചില്ല. അന്യോന്യം യോജിപ്പിലും മമതയിലും വർത്തിച്ചില്ല. പരസ്പരം സദുപദേ ശം നൽകുകയും ദുർവൃത്തികളിൽനിന്ന് തടയുകയും ചെയ്തതുമില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവർ ഈ വിധം ശോചനീയാവസ്ഥയിൽ എത്തിച്ചേരുമായിരുന്നില്ല. പരലോകത്തുവെച്ചാകട്ടെ, അതികഠിനമായ ശിക്ഷയും അപമാനവും മാത്രമാണവർക്കുള്ളത്. അതുകൊണ്ട് അവരുടേതുപോലെയുള്ള അനുഭവങ്ങൾ നിങ്ങളിൽ ഉണ്ടാവാതിരിക്കുവാനും, നിങ്ങൾ ചരിക്കേണ്ടുന്ന മാർഗം നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കുവാനും വേണ്ടു ന്ന എല്ലാ തെളിവുകളും വിശദീകരണവും നാം നിങ്ങൾക്ക് തന്നുകഴിഞ്ഞിട്ടുണ്ട്. ലോകത്ത് ആരോടും യാതൊരു അനീതിയും കാണിക്കുവാൻ അല്ലാഹുവിന് ഉദ്ദേശ്യേ മയില്ല. അതുകൊണ്ടാണ് ഇത്രയൊക്കെ ആവർത്തിച്ചും വിവരിച്ചും തരുന്നത്. അഖില വസ്തുക്ക ളും അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമത്രെ. എല്ലാം പര്യവസാനിക്കുന്നതും അവങ്കലേക്കുതന്നെ. അപ്പോൾ, അവൻ നിർദ്ദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചരിക്കുവാനും, അവന്റെ അനിഷ്ടത്തിനും വെറുപ്പിനും കാരണമായിത്തീരുന്ന മാർഗങ്ങൾ സ്വീ കരിക്കാതിരിക്കുവാനും അവന്റെ സൃഷ്ടികളെല്ലാം ബാധ്യസ്ഥരാണല്ലോ. എന്നൊക്കെയാണ് 1 05--109 വചനങ്ങളിൽ അടങ്ങിയ ആശയത്തിന്റെ ചുരുക്കം. ملعا اللها അല്ലാഹുവിന്റെ ശക്തിയായ ആ താക്കീത് വേണ്ടത് പോലെ ഓർമിച്ചുവന്ന കാലത്തോളം മുസ്ലിം സമുദായം വിജയത്തിലും നന്മയിലും തന്നെയായിരുന്നു. എന്നുമുതൽ, ആ താക്കീതിന്റെ ഗൗരവത്തിന് സമുദായത്തിന്റെ മനസ്സിൽ ഉലവുവന്നുവോ അന്ന് മുതൽ - ആ ഉലവിന്റെ അനന്തരഫലവും അവരിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഇന്നാകട്ടെ, അത് അതിന്റെ അങ്ങേ അറ്റത്തെ -ത്തുകയും, അല്ലാഹുവിന്റെ റസൂൽ ചെയ്ത പ്രവചനം അക്ഷരം പ്രതി അവരിൽ പുലരുകയും ചെയ്തിരിക്കുകയാണ്. അല്ലാഹു സമുദായത്തെ രക്ഷിക്കട്ടെ. ആമീൻ, നബി തി രുമേനി അരുളിച്ചെയ്തതായി (റ) ഇപ്രകാരം ജനങ്ങളെ അറിയിക്കുക -യുണ്ടായി: "വേദക്കാർ അവരുടെ മതത്തിൽ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. ഈ സമുദായം വഴിയെ എഴുപത്തിമൂന്ന് മാർഗക്കാരായിതൽപര കക്ഷികളായിപിരി -ഞ്ഞേക്കും. ഒന്നൊഴിച്ച് ബാക്കിയെല്ലാം നരകത്തിലായിരിക്കും. അതത്രെ "ജമാ-അത്ത്'. (യഥാർത്ഥ മുസ്ലിം സംഘം) എന്റെ സമുദായത്തിൽ വഴിയെ ചില ജനങ്ങൾ വെളിക്ക് വരും. പേയ് പിടിപെട്ട ആളിൽ പേയ് പടർന്ന് വ്യാപിക്കുന്നതുപോലെ, തന്നിഷ്ടങ്ങൾ അവരിൽ പ ടർന്ന് വ്യാപിക്കും. അവന്റെ ഒരു ഞരമ്പോ, സന്ധിയോ അത് പ്രവേശിക്കാതെ ബാക്കിയായിരിക്കയില്ലല്ലോ.' ഇമാം അഹ്മദ് (റ) നിവേദനം ചെയ്ത ഈ ഹ ദീഥ് പല മാർഗങ്ങളിൽകൂടിയും വന്നിട്ടുള്ള ഒരു പ്രസിദ്ധ ഹദീഥത്രെ. വിഭാഗം - 12
3:110–111كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ وَلَوۡ ءَامَنَ أَهۡلُ ٱلۡكِتَٰبِ لَكَانَ خَيۡرٗا لَّهُمۚ مِّنۡهُمُ ٱلۡمُؤۡمِنُونَ وَأَكۡثَرُهُمُ ٱلۡفَٰسِقُونَ
لَن يَضُرُّوكُمۡ إِلَّآ أَذٗىۖ وَإِن يُقَٰتِلُوكُمۡ يُوَلُّوكُمُ ٱلۡأَدۡبَارَ ثُمَّ لَا يُنصَرُونَ
(110) നിങ്ങൾ, മനുഷ്യർക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങൾ സദാചാരം കൊണ്ട് കൽപിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നെങ്കിൽ അവർക്കത് ഏറ്റം ഉത്തമമായിരുന്നു. അവരിൽ (ചിലർ) സത്യവിശ്വാസികളുണ്ട്; അവരിൽ അധികവും തോന്നിയവാസികളത്രെ. (111) അവർ വല്ല ശല്യവും (ഉണ്ടാക്കുക) അല്ലാതെ നിങ്ങൾക്ക് ഉപദ്രവം (ഒന്നും) ചെയ്യുകയില്ലതന്നെ. അവർ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിലോ, അവർ നിങ്ങളോട് പിൻ തിരിഞ്ഞുപോകുന്നതുമാണ്. പിന്നെ, അവർക്ക് സഹായം ലഭിക്കുകയുമില്ല. (110) നിങ്ങളാകുന്നു ഏറ്റം ഉത്തമ സമുദായം, സമുദായത്തിൽ ഉത്തമമായത് പുറപ്പെടുവിക്കപ്പെട്ടു മനുഷ്യർക്കുവേണ്ടി, മനുഷ്യരിലേക്ക് നിങ്ങൾ കൽപിക്കുന്നു സദാചാരം കൊണ്ട് നിങ്ങൾ വിരോധിക്കുകയും ചെയ്യുന്നു ദുരാചാരത്തെപ്പറ്റി നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു ِ َّ اللها ِ ب അല്ലാഹുവിൽ വിശ്വസിച്ചിരുന്നുവെങ്കിൽ വേദക്കാർ َ ان َ ل َ അതാകുമായിരുന്നു خ َ ير ْ ً ا ഉത്തമം, ഏറ്റം നല്ലത് ْ ُ ل َ അവർക്ക് അവരിലുണ്ട് സത്യവിശ്വാസികൾ
3:112ضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ أَيۡنَ مَا ثُقِفُوٓاْ إِلَّا بِحَبۡلٖ مِّنَ ٱللَّهِ وَحَبۡلٖ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٖ مِّنَ ٱللَّهِ وَضُرِبَتۡ عَلَيۡهِمُ ٱلۡمَسۡكَنَةُۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ
(112) അവർ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേൽ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കൽ നിന്നുള്ള വല്ല കയറും ജനങ്ങളിൽ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവർക്കതിൽ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കൽ നിന്നുള്ള കോപവും കൊണ്ട് അവർ മടങ്ങുകയും ചെയ്തിരിക്കുന്നു. ധ അതാണവർക്ക് ലഭിച്ച നേട്ടം. പ നിർഗതിയും (അഥവാ പതിതത്വവും) അവരുടെ മേൽ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ അവർ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകൻമാരെ അവർ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമിത്തമാകുന്നു. (അതെ) അത് അവർ അനുസരണക്കേട് ചെയ്തതും, അവർ അതിക്രമം പ്രവർത്തിച്ചിരുന്നതും നിമിത്തമത്രെ. രിൽ അധികവും തോന്നിയവാസി (ധിക്കാരിതെമ്മാടി)കളത്രെ അവർ നിങ്ങൾക്ക് ഉപദ്രവം വരുത്തുകയേയില്ല ശല്യം (സ്വൈര്യക്കേട്ലഘുവായ ദ്രോഹം) അല്ലാതെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ ي ُ و َ ل ّ ُوك ُ م ُ അവർ നിങ്ങൾക്ക് തിരിക്കും الأد ْ ب َ ار َ പിൻപുറങ്ങളെ َ ّ ُ പിന്നെ അവർ സഹായിക്കപ്പെടുകയില്ല (112) അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു) അവരുടെമേൽ, അവരിൽ ُ َّ ّ ِ സا നിന്ദ്യത, എളിമത്വം എവിടെത്തന്നെ അവർ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും) വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്ന് കയറും (ബന്ധവും) الن മനുഷ്യരിൽ നിന്ന് അവർ മടങ്ങുകയും ചെയ്തു കോപവുമായി َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്ന് അടിക്ക (ആക്ക)-പ്പെടുകയും ചെയ്തു അവരുടെ മേൽ നിർഗതി,-പതിതത്വം ذ َ ل ِ ك َ അത് (കാരണം) അവർ ആയിരുന്നതുകൊണ്ടാണ് അവിശ്വസിക്കുക اللها അല്ലാഹുവിന്റെ ആയത്ത് (ദൃഷ്ടാന്തം)-കളിൽ അവർ കൊലപ്പെടുത്തി വരുകയും الأن പ്രവാചകൻമാരെ ഒരു ന്യായവും ഇല്ലാതെ ل ِ ك َ ذ َ അത് അവർ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്) അവരായിരുന്നതും അവർ അതിരു--വിടുക, അതിക്രമം ചെയ്യുക എന്ന വാക്യത്തിന് പരിഭാഷയിൽ കണ്ടതുപോലെ "നിങ്ങൾ മനുഷ്യർക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു' എന്നും, "മനുഷ്യരിലേക്ക് വെളിപ്പെടുത്തപ്പെട്ട സമുദായങ്ങളിൽ വെച്ച് ഉത്തമമായതാണ്' എന്നും അർത്ഥം വരാവുന്നതാകുന്നു. ആദ്യത്തേതനുസരിച്ച് നിങ്ങൾ ഇതരസമുദായങ്ങൾക്ക് മാതൃകയും നേതൃത്വവും നൽകുവാൻ വേണ്ടി നിയോഗിക്കപ്പെട്ട ത്തമ സമുദായമാണെന്നും, രണ്ടാമത്തേതനുസരിച്ച് മനുഷ്യ സമുദായങ്ങളുടെ കൂട്ടത്തിൽ നിങ്ങളാണ് ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ സമുദായമെന്നും സാരമാകുന്നു. രണ്ടും അവസാനം ഒരേ ആശയത്തിൽ തന്നെയാണ് കലാശിക്കുന്നതും. സമുദായങ്ങളി ൽ വെച്ച് ഉത്തമമായതും ഇതര സമുദായങ്ങൾക്ക് മാതൃകയാകേണ്ടതും മുസ്ലിം സമു -ദായംതന്നെ. പക്ഷേ, അതിന് അല്ലാഹു ചില ഉപാധികൾകൂടി ശ്രേ ദ്ധയമാകുന്നു. അതായത് "നിങ്ങൾ സദാചാരം കൊണ്ട് കൽപിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു.' വച്ചാൽ, ഈ സവിശേഷതകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഉത്തമ സമുദായമായത്, ആ ഗു ണങ്ങൾ നിങ്ങളിൽ നിലവിലുള്ളപ്പോഴേ നിങ്ങൾ ഉത്തമ സമുദായമായിരിക്കുക -യുള്ളൂവെന്ന് താൽപര്യം. ഈ വചനം ഓതിക്കൊണ്ട് ഉമർ (റ) ഇപ്രകാരം പറഞ്ഞതായി ക്വത്താദഃ (-റ) ഉദ്ധരിക്കുന്നു: "ഹേ, മനുഷ്യരേ, ഇപ്പറഞ്ഞ സമുദായത്തിൽ ഉൾപ്പെടു -ന്നത് ആർക്കെങ്കിലും സന്തോഷമാണെങ്കിൽ, അതിന് അല്ലാഹു നിശ്ചയിച്ച നിബന്ധന അവൻ പൂ ർത്തിയാക്കിക്കൊള്ളട്ടെ.' (ഇബ്നുജരീർ) "നിങ്ങളാണ് ഏറ്റവും ഉത്തമ സമുദായം' എന്ന് ർ (റ) മുതലായ മഹാൻമാർ പ്രസ്താവിച്ചതുപോലെമുസ്ലിം സമുദായ ത്തെ പൊതുവിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിധിയത്രെ. അഥവാചിലർ അഭിപ്രായ -പ്പെട്ടതുപോലെ നബി യുടെ കാലത്തുള്ള മുസ്ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞതല്ല. മറ്റ് പ്രവാചകൻമാർക്ക് സിദ്ധിച്ചിട്ടില്ലാത്തതും, നബി മാത്രം സിദ്ധിച്ചതുമായ ചില പ്രത്യേകതകൾ എടുത്തുപറഞ്ഞ കൂട്ടത്തിൽ الامم (എന്റെ സമുദായം സമുദായങ്ങളിൽ വെച്ച് ഉത്തമമായതാക്കപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് നബി പ്രസ്താവിച്ചതായി ഇമാം അഹ്മദ് (റ) ഉദ്ധരിച്ചിട്ടുള്ളത്്ര പസ്താവ്യമാകുന്നു. ഇതിന് ഉപോൽബലം നൽകുന്ന ഹദീഥുകൾ വേറെയും ഉണ്ട്. ഇബ്നുകഥീർ ( റ) അവയിൽ പലതും ഉദ്ധരിച്ച് കാണാം. എന്നാൽ നബി തിരുമേനി യുടെ കാലത്തും അതിന്റെ അടുത്ത കാലങ്ങളിലുമുള്ള സത്യവിശ്വാസികൾ മേൽപറഞ്ഞതുപോ -ലുള്ള സവിശേഷതകളിൽ മുന്നിട്ട് നിൽക്കുന്നവരായിരുന്നതുകൊണ്ട് ഉത്തമത്ത -ത്തിന്റെ മുൻപന്തിയിൽ അവരാണുള്ളതെന്നുള്ള കാര്യത്തിൽ സംശയമില്ല. ഈ വസ്തുത ഒരു തിരുവചനത്തിൽ നബി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. خ َ ير َ أمتِى قرنى الخ (എന്റെ സമുദായത്തിൽ വെച്ച് ഉത്തമം എന്റെ കാലക്കാരാണ്. പിന്നീട് അവരോട് അടു -ത്തുവരുന്നവരും പിന്നീട് അവരോടടുത്ത് വരുന്നവരും പിന്നീട് അവരോടടുത്തവരും) എന്ന് പറഞ്ഞുകൊണ്ട് തിരുമേനി ഇങ്ങനെ തുടർന്നു: "പിന്നെ അവരുടെ ശേഷം ചില ജനങ്ങളുണ്ടായിരിക്കും: അവർ സാക്ഷി പറയും, അവരോട് സാക്ഷ്യത്തിനാവശ്യ -പ്പെടുകയുമില്ല; അവർ ചതിക്കും, അവർ വിശ്വസിക്കപ്പെടുകയുമില്ല; അവർ നേർച്ചനേരും, അവർ നിറവേറ്റുകയുമില്ല. അവരിൽ (സുഖാഡംബര ജീവിതം നിമിത്തം) കൊഴുപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. (ബു-; മു.) ഒരു രിവായത്തിൽ "അവർ സത്യം ചെയ്യും. വരോട് സത്യം ചെയ്യാൻ ആവശ്യപ്പെടുകയുമില്ല' എന്നുകൂടിയുണ്ട്. (വേദക്കാർ വിശ്വസിച്ചിരുന്നെങ്കിൽ അതവർക്ക് കൂടുതൽ നല്ലതായിരുന്നു) എന്ന് പറഞ്ഞതിന്റെ താൽപര്യം, തങ്ങൾ നബിമാരുടെ പിൻഗാമികളും, വിശ്വാസികളുമാണെന്ന് അവർ അവ -രുടെ വിശ്വാസവും നടപടികളുമെല്ലാം പിഴച്ചുപോയിരിക്കയാണ്; അതുകൊണ്ട് അവർ നബി -യിൽ വിശ്വസിച്ച് യഥാർത്ഥ സത്യവിശ്വാസികളായിത്തീരുന്ന പക്ഷം അവരും ഇൗ ഉത്തമ സമുദായത്തിൽ ഉൾപ്പെട്ട ഭാഗ്യവാൻമാരായിത്തീരും എന്നാകുന്നു. വേദക്കാർ എന്ന വാക്ക് ഇസ്റാ-ഈല്യരെയും അല്ലാത്തവരെയും ഉൾപ്പെടുത്തുമെങ്കിലും, താഴെ കാണുന്ന പരാമർശങ്ങൾ വെച്ചുനോക്കുമ്പോൾ, ഇവിടെ ഇസ്റാ-ഈല്യരെ പ്രത്യേകം ഉദ്ദേശിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, വേദക്കാരെല്ലാം വഴിപിഴച്ചവരും അവിശ്വാസികളുമായിക്കഴിഞ്ഞിട്ടില്ലെന്നും, അവരിൽ ചുരുക്കം ചില ർ സത്യവിശ്വാസികളായി അധിക ഭാഗവും പിഴച്ചവർതന്നെയാണെന്നുംകൂടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ ചുരുക്കം ചിലരിൽ പെട്ടവരത്രെ അബ് ദുല്ലാഹിബ്നുസലാം (റ) പോലെയുള്ളവർ. വേദക്കാർ സത്യവിശ്വാസികളോടും ഇസ്ലാമിനോടും അസൂയയും ശത്രുതയും വെച്ച് പുലർത്തിക്കൊണ്ടാണിരിക്കുന്നതെന്ന് വെച്ച് - അവരെ ഭയപ്പെടേണ്ടതില്ലെന്നും അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നു. അവർ നിമിത്തം കുറേയൊക്കെ, ശല്യവും സ്വൈര്യക്കേടും ഉണ്ടാവാമെന്നല്ലാതെ മുസ്ലിംകൾ ഉപദ്രവം വരുത്തുവാനുള്ള കഴിവും ധീരതയും അവർക്കില്ലെന്നും, അവർ യുദ്ധത്തിനുവന്നാൽതന്നെ പിൻതിരിഞ്ഞോടിക്കളയുകയേ ചെയ്കയുള്ളൂവെന്നും, വിജയം വരിക്കുവാൻ അവർക്ക് സാദ്ധ്യമല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ക്വൈനു -ക്വാ-ഉ്, നദ്വീർ, ക്വുറൈള്വ: ( قينقاع، نضير، قريظة ) എന്നീ യുദ്ധങ്ങൾ നടന്നപ്പോൾ മദീനായിലെ യഹൂദികളിലും, ഖൈബറിൽവെച്ച് അവിടുത്തെ യഹൂദികളിലും ഈ ന്റ പുലർച്ച മുസ്ലിംകൾ കാണുകയും ചെയ്തു. 112--ാം വചനത്തിൽ അവർ എവിടെയായാലും അവരുടെ മേൽ നി എന്നും, അവർ അല്ലാഹുവിങ്കൽ നിന്നുള്ള കോപവും കൊണ്ട് മടങ്ങിയിരിക്കുന്നു اللها ) എന്നും അവരുടെ മേൽ നിർഗതി അഥവാ എന്നും, പറഞ്ഞതിന്റെ താൽപര്യം സൂറത്തുൽ ബക്വറഃ : 61- -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. സ ന്ദർഭം നോക്കുമ്പോൾ യഹൂദികളും ക്രിസ്ത്യാനികളും ഉൾക്കൊള്ളുന്ന വേദക്കാരെക്കു -റിച്ച് പൊതുവിലുള്ള പ്രസ്താവനയാണ് ഇതെന്ന് തോന്നാമെങ്കിലും അൽബക്വറഃയിലെ വ ചനത്തിൽ നിന്ന് യഹൂദികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രസ്താവനയാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. നിന്ദ്യതയും പതിതത്വവും ഒരിക്കലും അവരെ വേർപിരിയാ -ത്തവിധം അവരുടെ അവരുടെ ജീവിതത്തിൽ അവർ ആകെ നേടിയെടുത്തത് അല്ലാഹുവിന്റെ കോപമാണെന്നുമാണ് അവിടെ പറഞ്ഞതിന്റെ രത്നച്ചുരുക്കം. കൂടുതൽ വിവരം അവിടെ നോക്കുക. നിന്ദ്യതയെക്കുറിച്ച് പറഞ്ഞപ്പോൾ അവിടെ പ്രസ്താവിച്ചിട്ടില്ലാത്ത ഒരു വസ്തുത ഈ വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു: "അല്ലാഹുവിങ്കൽ നിന്നുള്ള വല്ല കയറും മനുഷ്യരിൽ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ ( الن االله എന്നത്രെ അത്. അതായത്, അല്ലാഹുവിൽ നിന്നും മനുഷ്യരിൽനിന്നുമുള്ള എന്തെങ്കിലും ഒരു പിടുത്തം കിട്ടിയെങ്കിലല്ലാതെ നിന്ദ്യതയിൽ നിന്ന് അവർക്ക് ഒരിക്കലും രക്ഷപ്പെടുവാൻ സാധ്യമല്ല എന്നാണ് മൊത്തത്തിൽ ഇതിന്റെ താൽപര്യം. സത്യവിശ്വാസം സ്വീകരിക്കുക, മുസ്ലിംകളുമായി സഖ്യത്തിലോ സന്ധിയിലോ ഏർപ്പെടു -ക, ഇതര സമുദായങ്ങളുടെയോ, മുസ്ലിംകളുടെ ശത്രുക്കളുടെയോ സഖ്യം ലഭിക്കുക മുതലായവയെല്ലാം ഈ പിടികയറിന് ഉദാഹരണങ്ങളാകാവുന്നതാണ്. അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് ഇസ്റാ-ഈല്യർ ഇത്രയും പാത്ര -മാകുവാനുളള കാരണങ്ങളായി സൂറത്തുൽ ബക്വറഃയിലെ ആ വചനത്തിൽ പ്രസ്താവിച്ച അതേ കാരണങ്ങൾ തന്നെയാണ് അല്ലാഹു ഇവിടെയും പ്രസ്താവിച്ചിരിക്കുന്നത്. അതായത്, അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതെ അവയെ നിഷേധി -ച്ചുകൊണ്ടിരുന്നതും, യാതൊരു ന്യായവുമില്ലാതെ അല്ലാഹുവിന്റെ പ്രവാചകൻമാരെ കൊലപ്പെടുത്തിക്കൊണ്ടിരുന്നതും, ഇതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ, അനുസരണക്കേടും, അതിക്രമവും, ഇതിനെപ്പറ്റിയെല്ലാം ആവശ്യമായ വിശദീകരണം സൂറത്തുൽ ബക്വറഃയിൽ കഴിഞ്ഞുപോയിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതൽ വിവരിക്കേണ്ടതി -ല്ല. ഇസ്റാ-ഈല്യരുടെ ചരിത്രം പരിശോധിച്ചാൽ, അവർ എന്നുതൊ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് ഇരയായിത്തീർന്നുവോ അന്നുമുതൽ അവരിൽ നിന്ദ്യതയും പതിതത്വവും കുടിയേറുകയും ചെയ്തിട്ടുള്ളതായി വ്യക്തമാകും. സ്ലാമിന്റെ ആവിർഭാവത്തിന് മുമ്പും, അതിനുശേഷം ഇന്നോളവും അവരിൽ പ്രകടമായി കാണാവുന്നതാണത്. ഇസ്ലാമിന് മുമ്പ് ഇറാക്വിലെയും, റോമായിലെയും സാമ്രാജ്യ ശക്തികൾക്കടിമപ്പെട്ടും. അവരുടെ മർദ്ദനമേറ്റും, അവർക്ക് കപ്പം കൊടുത്തും ദീർഘകാലം കഴിയേണ്ടി വന്നു. ഇസ്ലാമിക ഭരണം നിലവിൽ വന്നപ്പോൾ അതിന്റെ കീഴിൽ കപ്പം കൊടുത്തും, സമാധാന ഉടമ്പടികൾ ചെയ്തും ജീവിക്കേണ്ടി വന്നു. മുസ്ലിം ഭരണം ചിന്നിച്ചിതറിയ ശേഷവുംപലേടങ്ങളിലും പല രാഷ്ട്രങ്ങളിലുമായിഹീനരും, പതിതരുമായിട്ടേ അവർക്ക് ജീവിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, മറ്റൊരു കൂട്ടരുടെ ഔദാര്യമോ, സഹായമോ, കൂടാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ, സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ വർക്ക് കഴിഞ്ഞിട്ടില്ല. മുപ്പതിൽപരം കൊല്ലങ്ങൾക്ക് മുമ്പ് ഇസ്റാ-ഈൽ രാഷ്ട്രം എന്നപേ -രിൽ ഫലസ്തീനിൽ ഒരു രാഷ്ട്രം യഹൂദികൾ സ്ഥാപിച്ചിട്ടുള്ളത് ശരിയാ -ണ്. പക്ഷേ, അതിന്റെ ഉത്ഭവവും, നിലനിൽപുമെല്ലാം തന്നെ അമേരിക്ക മുതലായ വൻകോ -യ്മകളുടെ കൈക്കാണുള്ളതെന്ന പരമാർത്ഥം പരക്കെ അറിയപ്പെട്ടതാണ്. ന്റയും മനുഷ്യരു- കഴിഞ്ഞ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ക്രിസ്ത്വബ്ദം 1947ൽ ഐക്യരാഷ്ട്രസഭ ഫലസ്തീൻ നാടിനെ അറബികൾക്കും യ ഹൂദികൾക്കുമായി രണ്ടാക്കി വിഭജിച്ചു. 1948 മെയ്മാസത്തിൽ യഹൂദികളു ടെ ഭാഗത്തിൽ ഇസ്റാടെയും കയറുസഹിതമല്ലാതെ നിന്ദ്യതയിൽ നിന്ന് അവർക്ക് രക്ഷയില്ല എന്ന് അല്ലാഹു പ്രസ്താവിച്ചതിന് ഇതൊരു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു. പല രാഷ്ട്രങ്ങളും ഇന്നുവരെ അതിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച് കഴി -ഞ്ഞിട്ടില്ല. മുസ്ലിം രാഷ്ട്രങ്ങൾ മുഴുവനും അതിനോട് അങ്ങേ അറ്റം ശത്രുതയിലും വൈരാഗ്യത്തിലുമാണുള്ളതെന്നതിരിക്കട്ടെ, അമുസ്ലിം രാഷ്ട്രങ്ങളിൽ തന്നെ പലതും അതിന്റെ നേരെ അനുഭാവത്തിലല്ല കഴിയുന്നതെന്നുള്ളതും ശ്രദ്ധേയമാകുന്നു. പൊതുവെ പറഞ്ഞാൽ. ഇത്രയും വെറുക്കപ്പെട്ട ഒരു രാഷ്ട്രം ലോകത്ത് മറ്റെവിടെ യും കാണപ്പെടുകയില്ലതന്നെ. വേറൊരു വശംകൂടി ഓർമിക്കേണ്ടിയിരിക്കുന്നു: ഇസ്റാ-ഈൽ രാഷ്ട്രമോ, യഹൂദസമുദായമോ എത്ര ശപിക്കപ്പെട്ടതായിരുന്നാലും, കേവലം വലുപ്പം കൊണ്ടും ജനസംഖ്യകൊണ്ടും വളരെ ചെറുതായ ആ രാഷ്ട്രത്തെ തുടച്ച് നീക്കുന്ന ത് പോകട്ടെ, അടക്കി നിറുത്തുവാനും, മുസ്ലിംകൾക്കെതിരെയുള്ള അതിന്റെ നീക്ക -ങ്ങളെ പരാജയപ്പെടുത്തുവാനും ദശക്കണക്കിലുള്ള അറബി മുസ്ലിം അറബികളല്ലാത്ത മുസ്ലിം രാഷ്ട്രങ്ങൾക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. അടുത്ത കാലത്ത് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷക്കും വഴികാണുന്നില്ല. അറബി രാഷ്ട്രങ്ങളാ -ണെങ്കിൽ, സമ്പത്തുകൊണ്ടും അഭിവൃദ്ധികൊണ്ടും എന്നത്തെക്കാളുമധികം മുൻപന്തിയിലുമാണ് ഇന്നുള്ളത്. എന്താണതിന് കാരണം? മുസ്ലിം രാഷ്ട്രങ്ങളെന്ന നിലക്കാണ് അവ അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ ഇസ്ലാമിക ചൈതന്യം അവിടങ്ങളിൽ വി രളമായിരിക്കുന്നു. സമ്പൽസമൃദ്ധിയുടെ പെരുപ്പത്തോടൊപ്പം ഇസ്ലാമിക ജീവിതത്തിൽ നിന്നുള്ള അകൽച്ചയും, ഭൗതിക സുഖാഢംബരങ്ങളിലുള്ള താൽപര്യവുമാണ് അവിടങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. അറബി രാഷ്ട്രങ്ങൾക്കിടയിൽ നി ലവിലുള്ള അനൈക്യവും, പരസ്പര ശത്രുതയും അതിന്റെ അനിവാര്യഫലങ്ങളുമാകു -ന്നു. ഖുലഫാ-ഉർറാശിദിന്റെ കാലത്ത് ഇറാക്വ് യുദ്ധങ്ങളിലെ സർവ്വസൈന്യാധിപനും ഈൽ രാഷ്ട്രം സ്ഥാപിതവുമായി. ലോകത്തിൽ അവിടവിടെയായി ചിന്നിച്ചിതറിയും, പലേടങ്ങളിലുംവിശേഷിച്ച് നാസികളുടെ കീഴിൽമ ർദ്ദിതരായും കഴിഞ്ഞുകൂടിയിരുന്ന യഹൂദികളെ ഒന്നിച്ച് കുടിയിരുത്തിക്കൊണ്ടായിരുന്നു അത്. സിയോണിസ്റ്റ് പ്രസ്ഥാനം യുറോപ്യൻ നാടുകളിൽ വരുത്തിയ സ്വാധീനവും, നാസികൾക്കെതിരെ രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത അമേരിക്ക, ഇംഗ്ലണ്ട് മുതലായ വൻ ശക്തികളടങ്ങിയ സഖ്യകക്ഷികളുടെ സ്ഥാപിത താൽപര്യങ്ങളു -മാണ് ഇതിന് കളമൊരുക്കിയത്. അതിന്റെ ജനയിതാക്കളായ വൻകോയ്മകൾ തന്നെ അതിനെ പാലൂട്ടി വളർത്തിക്കൊണ്ടിരുന്നു. ഇന്നും അവരുടെ സഹായവും അനുഭാവവും തന്നെയാണ് ഇസ്റാ-ഈലിനെ നിലനിറുത്തുന്നത്. അറബിരാഷ്ട്രങ്ങളുമായി അനേകം സംഘട്ടനങ്ങൾ നടന്നു. ഇപ്പോഴും നടക്കുന്നു. കൂട്ടത്തിൽ്ര കി. 1967ലും 1973ലും നടന്ന യുദ്ധങ്ങൾ പ്രധാനങ്ങളാകുന്നു. രാഷ്ട്രം സ്ഥാപിച്ചശേഷം പലപ്പോഴായി അവർപിടിച്ചടക്കി കയ്യേറിയ സ്ഥലങ്ങൾ ഒഴിവാക്കിയാൽ, ഒരു ജില്ലയോളം വരുന്ന ആ രാഷ്ട്രത്തിൽ ആ കെയുള്ള ജനസംഖ്യ 25 ലക്ഷത്തിൽപരം വരും. ഇവരിൽ രണ്ട് ലക്ഷത്തോളം മുസ് ലിംകളും അരലക്ഷത്തോളം ക്രിസ്ത്യാനികളും ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. (24--11--77 ലെ മാതൃഭൂമി ദിനപത്രത്തിൽ നിന്ന്) സ്വഹാബീ പ്രമുഖന്മാരിൽ ഒരാളും, നബി തിരുമേനി യുടെ അമ്മാമനുമായിരുന്ന (റ)ന് ഖലീഫാ ഉമർ (റ) നൽകിയ ചില ഉപദേശങ്ങൾ ഓർമിക്കുന്നത് ഇവിടെ സന്ദർഭോചിതമാകുന്നു. അദ്ദേഹത്തെ പറഞ്ഞയച്ച -പ്പോൾ അദ്ദേഹത്തോട് ഉമർ (റ) ചെയ്ത വസ്വിയ്യത്തിന്റെ സാരം ഇതാണ്: താങ്കൾ അല്ലാഹുവിന്റെ റസൂലിന്റെ അമ്മാമനും സ്നേഹിതനുമാണെന്നുള്ള കാര്യം താങ്കളെ വഞ്ചിതനാക്കരുത്. തിന്മയെ അല്ലാഹു തിന്മകൊണ്ട് മായിച്ചുകളയുകയില്ല, മായിക്കുകയുള്ളൂ. അല്ലാഹുവിന് വഴിപ്പെടുന്നത് മുഖേനയല്ലാതെ, അല്ലാഹുവിനും ഒരാൾക്കുമിടയിൽ കുടുംബബന്ധമൊന്നുമില്ല. ന്റ മതത്തിൽ എല്ലാവരും സമൻമാരാണ്. റസൂൽ ഏതൊന്ന് കൈവിടാതെ വന്നിരുന്നതായി താങ്കൾ കണ്ടുവോ അത് താങ്കളും കൈവിടാതെ മുറുകെ പിടിക്കുക.' പിന്നീട് (റ) പോയശേഷം അദ്ദേഹത്തിനയച്ച ഒരു എഴുത്തിലെ ചില വാചകങ്ങൾ ഇങ്ങനെയായിരുന്നു: "താനും തന്റെ ഒന്നിച്ചുള്ളവരും സദാ "തക്വ്വ' (ഭയഭക്തി)-യുള്ളവരായിരിക്കണം. ശത്രുക്കൾക്കെതിരെയുള്ള ഏറ്റവും വലിയ സന്നാഹവും, ഏറ്റവും വലിയ യുദ്ധതന്ത്രവും അതത്രെ. നിങ്ങൾ നിങ്ങളുടെ ശത്രുക്കളെക്കാളധികം നിങ്ങളെക്കുറിച്ച് തന്നെ ജാഗരൂകരായിരിക്കണം. കാരണം, സൈന്യം ചെയ്യുന്ന പാപങ്ങളെയാണ് അവരുടെ ശത്രുക്കളെക്കാൾ ഞാൻ ഭയപ്പെടുന്നത്. മുസ്ലിംകളുടെ ശത്രുക്കൾ അല്ലാഹുവി -നോട് അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് മാത്രമാണ് അവർക്കെതിരിൽ മുസ്ലിംക -ൾക്ക് സഹായം ലഭിക്കുന്നത്. ശത്രുക്കൾ അല്ലാഹുവിനോട് അനുസരണയില്ലാത്തപ -ക്ഷം, നമുക്കവരോട് എതിർക്കുവാൻ കഴിവുണ്ടാകയില്ല. കാരണം, നമ്മുടെ എണ്ണം അവരുടെ എണ്ണം പോലെയില്ല. നമ്മുടെ യുദ്ധസന്നാഹങ്ങൾ അവരുടെ സന്നാഹം പോലെയുമി -ല്ല. അപ്പോൾ, പാപത്തിൽ നാമും അവരെപ്പോലെ ആയിത്തീർന്നാൽ, ശക്തിയിൽ അവർ നമ്മെ ക വച്ചുവെക്കും. ഇല്ലെങ്കിലോ, നമ്മുടെ യോഗ്യതകൊണ്ട് നമുക്കവരെ ജയിക്കാം. നമ്മുടെ ശക്തികൊണ്ട് നാം അവരെ നിന്ദ്യാവസ്ഥയിൽ നിന്ന് വല്ല രക്ഷയും ലഭിക്കുവാൻ ഒരു പക്ഷേ അവർക്ക് സാദ്ധ്യമായേക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയെങ്കിലും, അല്ലാഹുവി ന്റെ കോപത്തിൽ നിന്നും, പതിതത്വത്തിൽനിന്നും ഒരിക്കലെങ്കിലും അവർക്ക് രക്ഷ കിട്ടുവാൻ മാർഗമുള്ളതായി അല്ലാഹു സൂചിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ ശാപകോപത്തിന്റെ ഫലം പരലോകത്തുവെച്ച് അവർ അനുഭവിക്കുമെന്ന് തീർച്ചതന്നെ. ഇഹലോകത്തെ സ്ഥിതി പറയുകയാണെങ്കിൽ, അധമബോധവും, പതിതത്വ മനഃസ്ഥിതിയും ട ഒരു സ്വഭാവ പ്രകൃതിതന്നെയാകുന്നു. വമ്പിച്ച ധനമോഹവും അതിയായ പിശുക്കും അവരുടെ ഒരു വിശേഷതയാണെന്ന് പറയാം. അതുകൊണ്ട് ധനം ചിലവഴിക്കുന്നതിലും സമ്പാദ്യം അനുഭവിക്കുന്നതിലും ധനിക ദരിദ്രവ്യത്യാസം കൂടാതെ അവർ അവിടെയെല്ലാം ഒരു താണതരം പ്രജകളായല്ലാതെ അവർ ഗണിക്കപ്പെട്ട ചരിത്രമില്ല. അവരുടേതായ ഒരു രാഷ്ട്രം നിലവിൽ വന്ന ഇക്കാലത്തുപോലും ഒരു സമുദായമെന്ന നിലക്ക് മറ്റുള്ളവരുടെയെല്ലാം എതിർപ്പിനും വെറുപ്പിനും ഇത്രയും പാത്രമായ ഒരു സമൂഹം വേറെ ഇല്ല. വേദക്കാരെപ്രത്യേകിച്ചും ഇസ്റാ-ഈല്യരെക്കുറിച്ച് ഇങ്ങനെയുള്ള അനേകം പരാമർശങ്ങളിൽ നിന്ന് നാം കുറേ ചരിത്ര വിവരങ്ങൾ മനഃപാഠമിടുക മാത്ര- മല്ല ചെയ്യേണ്ടത്. ആ ചരിത്രങ്ങളിലടങ്ങിയ പാഠങ്ങൾ മനസ്സിരുത്തുകയും, അവർക്ക് പിണഞ്ഞ ദോഷങ്ങൾ നമുക്ക് വരാതിരിക്കുവാൻ നാമത് ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാഹു നമ്മെ അതിന് തുണക്കട്ടെ. ആമീൻ. അല്ലാഹു പറ -യുന്നു:-
3:113–115۞لَيۡسُواْ سَوَآءٗۗ مِّنۡ أَهۡلِ ٱلۡكِتَٰبِ أُمَّةٞ قَآئِمَةٞ يَتۡلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيۡلِ وَهُمۡ يَسۡجُدُونَ
يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُسَٰرِعُونَ فِي ٱلۡخَيۡرَٰتِۖ وَأُوْلَـٰٓئِكَ مِنَ ٱلصَّـٰلِحِينَ
وَمَا يَفۡعَلُواْ مِنۡ خَيۡرٖ فَلَن يُكۡفَرُوهُۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ
(113) അവർ ധ വേദക്കാർ---എല്ലാവരും പ സമമല്ല; വേദക്കാരിൽ ചൊവ്വിന് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ട്: രാത്രി സമയങ്ങളിൽ അവർ "സജൂദ്' ധ സാഷ്ടാംഗനമസ്കാരം പ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ "ആയത്ത്' (വേദവാക്യം) പാരായണം ചെയ്യുന്നു. (ഇങ്ങനെയുള്ള ഒരു സമൂഹം) (114) അവർ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; അവർ സദാചാരം കൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, നല്ല കാര്യങ്ങളിൽ പരസ്പരം ധൃതികൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അക്കൂട്ടർ സദ്വൃത്തൻമാരിൽപെട്ടവരുമാണ്. (115) അവർ നല്ല കാര്യമായി എന്ത് ചെയ്യുന്നതായാലും അതിൽ അവരോട് നന്ദികേട് ചെയ്യപ്പെടുകയില്ല തന്നെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനാകുന്നു. (113) ل َ ْ س ُ وا അവരല്ല س َ و َ اء ً സമം, ഒരുപോലെ വേദക്കാരിൽ ഉണ്ട് أ ُ م َّ ة ٌ ഒരു സമുദായം (സമൂഹം) നേരെ (ചൊവ്വിന്) നിൽക്കുന്ന അവർ പാരായണം ചെയ്യും ِ تا َ يآ ِ َّ اللها അല്ലാഹുവിന്റെ ആയത്തുകളെ الل രാത്രി നേരങ്ങളിൽ അവർ സജൂദ് ചെയ്തുകൊണ്ട്, അവർ സജൂദ് ചെയ്യും (114) അവർ വിശ്വസിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും അവർ കൽപിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു സദാചാരം കൊണ്ട് അവർ വിരോധിക്കയും ചെയ്യുന്നു ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം ധൃതിപ്പെടുകയും (വാശിപൂർവ്വം ബദ്ധപ്പെടുകയും) ചെയ്യും നല്ല കാര്യങ്ങളിൽ അക്കൂട്ടർ الص നല്ലവരിൽ പെട്ടവരുമാണ് (115) അവർ എന്ത് ചെയ്യുന്നതായാലും നല്ലതായിട്ട് അവരോട് (അവർക്ക്) അതിൽ (അതിനോട്) നന്ദികേട് കാണി - ക്കപ്പെടുന്നതേയല്ല ُ َّ اللها َ و അല്ലാഹു ٌ ع َ ل ِ അറിയുന്നവനാണ് സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി വേദക്കാരെപ്പറ്റി അവർ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് വിധേയരായിരിക്കയാണെന്ന് കഴിഞ്ഞ വചനത്തിൽ പറഞ്ഞു. എന്നാൽ, പൊതുവിലുള്ള സ്ഥിതി താണെങ്കിലും അവർ മുഴുവനും അങ്ങനെയുള്ളവരല്ലെന്നും അൽപം ചിലർേ നർമാർഗത്തിലും സത്യവിശ്വാസത്തിലും ഈ വചന -ങ്ങളിൽ അല്ലാഹു അറിയിക്കുന്നു. നബി തിരുമേനി യുടെ മുമ്പും, തിരുമേനിയുടെ കാലത്തും ഇങ്ങനെയുള്ളവർ അവരിൽ ചുരുക്കം പേരുണ്ടായിരിക്കും. പക്ഷേ, നബി യുടെ കാലത്തും അതിനുശേഷമുള്ളവരും നബി യിൽ വിശ്വസിക്കൽ അനിവാര്യമത്രെ, അതുകൊണ്ടാണ് വേദക്കാരിൽ നിന്ന് നബി -യിൽ വിശ്വസിച്ച് ഇസ്ലാമിനെ അംഗീകരിച്ച വ്യക്തികളാണ് ഇവരെക്കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് പല വ്യാ ഖ്യാതാക്കളും പറയുന്നത്. ഇബ്നു ഇസ്ഹാക്വ്, ത്വബ്റാനീ, ബൈഹക്വീ, ഇബ്നു ജരീ ർ (റ) മുതലായവർ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു രിവായത്തിന്റെ സാ രം ഇപ്രകാരമാകുന്നു: "അബ്ദുല്ലാഹിബ്നുസലാം (റ) മുതലായവർ ഇസ്ലാമിൽ പ്രവേശിക്കുകയും, നബി -യിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ, യഹൂദി പണ്ഡിതൻമാരും, അവരിലുള്ള അവിശ്വാസികളും പറഞ്ഞു: ഞങ്ങളിൽ മോശക്കാരായ ആളുകൾ മാത്രമാണ് മുഹമ്മദിൽ വിശ്വസിച്ചത്, -അവർ നല്ലവരായിരുന്നുവെങ്കിൽ, അവർ തങ്ങളുടെ പിതാക്കളുടെ മതം വിട്ട് മറ്റൊന്നിലേക്ക് പോകുമായിരുന്നില്ല. പ്പോഴാണ് ഈ വചനം അവതരിച്ചത്.' ഈ വചനങ്ങളിൽ അല്ലാഹു എടുത്ത് പറഞ്ഞ ഗുണങ്ങളോടുകൂടിയവർ നബി -യുടെ വെളിപ്പാടിനുശേഷം നബി യിൽ വിശ്വസിച്ചവരായിരിക്കുവാനേ നിവൃത്തിയുള്ളുവെന്ന് പറയേണ്ടതില്ല. ഈ സദ്വൃത്തരെപ്പറ്റി അല്ലാഹു പ്രശംസിച്ച് പറഞ്ഞ കാര്യങ്ങൾ: (1) അവർ സുജൂദ് ചെയ്തുകൊണ്ട് രാത്രി സമയങ്ങളിൽ അല്ലാഹുവിന്റെ ആയത്തുകൾ പാരായണം ചെയ്യും. അതായത്, രാത്രി നമസ്കരിക്കുകയും നമസ്കാരത്തിൽ ക്വുർ-ആൻ പാരായണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നർ ത്ഥം. അപ്പോൾ, സുജൂദുകൊണ്ടുദ്ദേശ്യം നമസ്കാരമായിരിക്കും. നമസ്കാരെ ത്തപ്പറ്റി സുജൂദ് എന്നും, എന്നും ക്വുർ-ആനിൽ ഉപയോഗിക്കുക പതിവാണല്ലോ. അതോടു -കൂടി സുജൂദിൽ പാരായണം നിയമിക്കപ്പെട്ടിട്ടുമില്ല. അത് നബി വിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാക്കിന് "അവർ സുജൂദ് ചെയ്യുകയും ചെയ്യും' എന്നും അർത്ഥം വരാം. ആശയത്തിൽ വ്യത്യാസമില്ല താനും. (2) അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. വേദക്കാർ പ്രത്യക്ഷത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാ -ണെങ്കിലും ശിർക്ക് കലർന്നുകൊണ്ട് മാത്രമേ അവർ അല്ലാഹുവിൽ വിശ്വസിക്കുന്നുള്ളൂ. അന്ത്യനാളിനെക്കുറിച്ചാകട്ടെ, അവർക്ക് അവരുടെതായ ചില അർത്ഥവ്യാഖ്യാന -ങ്ങളാണുള്ളത്. വ്യക്തമായ വിവരണങ്ങൾക്ക് നിരക്കാത്തതുമാണവ. അതുകൊണ്ട് ഈ ആളുകൾ അങ്ങനെയുള്ളവരല്ല അവർ ശരിക്കുള്ള വിശ്വാസം താൽപര്യം. (3) അവർ സൽക്കാര്യം കൊണ്ട് ജനങ്ങളെ ഉപദേശിക്കുകയും, ദുഷ് കാര്യങ്ങളെക്കുറിച്ച് വിരോധിക്കുകയും ചെയ്യും. സത്യം മൂടിവെക്കുക, ജനഹിതത്തിനും സ്വന്തം താൽപര്യത്തിനും ഒപ്പിച്ച് സത്യം വളച്ചുതിരിക്കുക, മറ്റുള്ളവർ വണ്ടാവൃത്തി ചെയ്യുന്നത് കണ്ടാലും മൗനം ദീക്ഷിക്കുക മുതലായതൊന്നും അവരുടെ പതിവല്ലെന്ന് സാരം. (4) അവർ നല്ല കാര്യങ്ങളിൽ ധൃതിപൂർവ്വം മുന്നേറിക്കൊണ്ടിരിക്കും. വേദക്കാരിലുള്ള ബഹു ഭൂരിഭാഗം ഇപ്പറഞ്ഞ ഗുണങ്ങളില്ലാത്തവരാകുന്നു. അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി (110--ാം വചനത്തിൽ) "അവരിൽ അധികവും തോന്നിയവാസികളാണെ'ന്ന് പറഞ്ഞതും. നേരെ മറിച്ച് ഇവരെപ്പറ്റി " അവർ സദ്വൃത്തൻമാരിൽ പെട്ടവരാണ്' എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, അവർ ചെയ്യുന്ന ഏതൊരു നല്ല നിസ്സാരമായാലും ശരി - അല്ലാഹു പാഴാക്കുകയില്ലെന്നും, നന്ദിപൂർവ്വം സ്വീകരിച്ച് പ്രതിഫലം നൽകുന്ന -താണെന്നും സന്തോഷവാർത്ത അറിയിക്കുകയും ചെയ്തിരിക്കുന്നു.
3:116–117إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ
(116) നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവർ,- അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിൽ നിന്നു(ള്ള ശിക്ഷ) യാതൊന്നും അവർക്ക് തടുത്ത് കൊടുക്കുന്നതേയല്ല. അക്കൂട്ടർ, നരകത്തിന്റെ ആൾക്കാരുമാകുന്നു; അവർ അതിൽ നിത്യവാസികളായിരിക്കും. (117) ഈ ഐഹികജീവിതത്തിൽ അവർ ചിലവഴിക്കുന്നതിന്റെ ഉപമ, ഒരു കാറ്റിന്റെ മാതിരിയാകുന്നു: അതിൽ അതിശൈത്യമുണ്ട്; തങ്ങളുടെ സ്വന്തങ്ങളോട് പ്രവർത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തിന് അത് ബാധിച്ചു; എന്നിട്ട് അതിനെ അത് നശിപ്പിച്ചു കളഞ്ഞു. (ഇങ്ങനെയുള്ള ഒരു കാറ്റിന്റെ മാതിരി) (116) നിശ്ചയമായും അവിശ്വസിച്ചവർ ധന്യമാക്കുക (തടുക്കുക)-യില്ലതന്നെ അവർക്ക് അവരുടെ സ്വത്തുക്കൾ لاد ُ അവരുടെ മക്കളും (സന്താനങ്ങളും) ഇല്ല َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് യാതൊന്നും ഒട്ടും അക്കൂട്ടർ الن നരകത്തിന്റെ ആൾക്കാരുമാകുന്നു അവർ അതിൽ സ്ഥിരവാസികൾ ആകുന്നു (117) യാതൊന്നിന്റെ ഉപമ, ഉദാഹരണം അവർ ചിലവഴിക്കുന്ന ജീവിതത്തിൽ ഐഹികമായ ഉപമപോലെയാണ് ر ِ يحٍ ഒരു കാറ്റിന്റെ َ ا ഠ ف ِ അതിലുണ്ട് ص ِ ر ّ ٌ അതിശൈത്യം അത് ബാധിച്ചു ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന് അവർ അക്രമം (അനീതി) ചെയ്തിരിക്കുന്നു തങ്ങളുടെ സ്വന്തങ്ങളോട് എന്നിട്ടത് അതിനെ നശിപ്പിച്ചു അവരെ അക്രമിച്ചിട്ടുമില്ല ُ َّ اللها അല്ലാഹു എങ്കിലും, പക്ഷേ അവരുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ അവർ അക്രമിക്കുന്നു. അല്ലാഹു അവരോട് അക്രമം പ്രവർത്തിച്ചിട്ടില്ലതാനും എങ്കിലും അവർ തങ്ങളുടെ സ്വന്തങ്ങളോടുതന്നെ അക്രമം പ്രവർത്തിക്കുന്നു. ഏതു തരത്തിൽ കർമങ്ങൾ നിമിത്തം പരലോകത്ത് യാതൊരു പുണ്യവും ലഭിക്കുവാനില്ലെന്ന് അല്ലാഹു ഒന്നിലധികം സ്ഥാനത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെയും അതിനെ -ക്കുറിച്ചാണ് പറയുന്നത്. മനുഷ്യന്റെ രക്ഷക്കും പ്രതാപത്തിനും ഈ ലോകത്ത് ഏറ്റവും്ര പധാനമായതാണല്ലോ സ്വത്തും മക്കളും. പരലോകത്ത് അവർക്ക് അത് രണ്ട് കൊണ്ടും ഉപകാരമൊന്നും ലഭിക്കുവാൻ പോകുന്നില്ല. ശാശ്വതമായ നരകശിക്ഷയായിരിക്കും അവർക്കവിടെ ലഭിക്കുക. എന്നൊക്കെയാണ് ആദ്യത്തെ വചനത്തിന്റെ താൽപര്യം. അപ്പോൾ, ഒരു സംശയത്തിനവകാശമുണ്ടാകുന്നു: ദാന ധർമാദി നല്ല വിഷയങ്ങളിൽ അവിശ്വാസികൾ ധനം ചിലവഴിക്കാറുണ്ടല്ലോ. അതിനും പ്രതിഫലമൊന്നും ലഭിക്കുകയില്ലേ? ഈ സംശയത്തിനുള്ള മറുപടിയാണ് ഒരു ഉദാഹരണത്തിലൂടെ രണ്ടാമത്തെ വചന -ത്തിൽ അടങ്ങിയിരിക്കുന്നത്. ഉൽപ്പന്നങ്ങളെ മരവിപ്പിച്ച് നശിപ്പിക്കുന്ന അതിശൈത്യമായ ഒരു കൊടുങ്കാറ്റ് ബാധിച്ചാൽ കൃഷിയിടങ്ങളിലെ ഫലം നഷ്ടപ്പെടുന്നത് പോലെയാണ് അവരുടെ ദാനധർമങ്ങളുടെയും സ്ഥിതി. അഥവാ, അവരുടെ അവിശ്വാസവും അതനുസരിച്ചുള്ള ദുഷ് പ്രവൃത്തികളുമാകുന്ന കൊടുങ്കാറ്റ് അവരുടെ കർമഫലങ്ങളെയും നാശപ്പെടുത്തിക്കളയുമെന്ന് സാരം. ص ِ ر ّ ٌ (സ്വിർറുൻ) എന്ന പദത്തിന് "അതിശൈത്യം' എന്നാണ് മിക്കവാറും ക്വുർ-ആൻ വ്യാഖ്യാതാക്കളും, ഭാഷാ പണ്ഡിതൻമാരും അർത്ഥം കൽപിക്കുന്നത്. അതാണ് നാമും സ്വീകരിച്ചിരിക്കുന്നത്. "തീ' എന്നും "വിഷക്കാറ്റ്' എന്നും അർ ത്ഥമാക്കിയവരും ഉണ്ട്. ഉഗ്രമായ കൊടുങ്കാറ്റ് തീക്കാറ്റോ, ഹിമക്കാറ്റോ ഏതായാലും സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഒരുപോലെത്തന്നെയായിരിക്കുമല്ലോ. ഈ ഉപമയിൽ, കൃഷിയിടത്തിന്റെ ഉടമകളെപ്പറ്റി (തങ്ങളുടെ സ്വന്തങ്ങളോട് അക്രമം ചെയ്ത ജനത) എന്ന് വിശേഷിപ്പിച്ചി -രിക്കുന്നു. അതായത്, അവിശ്വാസവും പാപങ്ങളും വഴി തങ്ങളോട് തന്നെ അനീതി ചെയ്തവർ എന്നുദ്ദേശ്യം. ഈ വിശേഷണം കൂടാതെത്തന്നെ ഈ ഉപമ പൂർത്തിയാകുമെന്നിരിക്കെ, അതിൽ ഒരു രഹസ്യം അന്തർഭവിച്ചിട്ടുള്ളതായി കാണാം. അക്രമികളല്ലാത്ത - സത്യവിശ്വാസികളായവരുടെ വിള കൊടുങ്കാറ്റുകൊണ്ട് നശിക്കുമ്പോൾ, ഇഹത്തിൽ അതവർക്ക് നാശവും നഷ്ടവും വരുത്തുമെങ്കിലും പരലോകത്ത് ആ നാശനഷ്ടങ്ങൾക്ക് പകരം അല്ലാഹു നല്ലതായ പ്രതിഫലം നൽകിയേക്കും. ട വിള നശിച്ചാൽ അതവർക്ക് ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടതുതന്നെ. ഈ ഉപ -മയിൽ "അക്രമം' കൊണ്ട് വിവക്ഷ, വിളയിറക്കുവാൻ പറ്റിയ സ്ഥലം, കാലം മുതലായ വ ഗൗനിക്കാതിരിക്കലാണെന്ന് ചിലർ പറഞ്ഞുകാണുന്നു. ഇതിന് ന്യായം കാണുന്നില്ല. കാരണം, അതേ അക്രമം കൊണ്ടുതന്നെ ആ വിള നഷ്ടത്തിൽ കലാശിക്കുന്നതാണ്. പിന്നെ ഒരു ശൈത്യക്കാറ്റിന്റെ ആവശ്യം അവിടെയില്ല. മാത്രമല്ല, തങ്ങളുടെ സ്വന്തങ്ങേ ളാട് ചെയ്യുന്ന അക്രമം എന്ന് അതിനെപ്പറ്റി പറയുന്നതും അത്ര അനുയോജ്യമായിത്തോന്നുന്നില്ല.
3:118–120يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةٗ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالٗا وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٰهِهِمۡ وَمَا تُخۡفِي صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِۖ إِن كُنتُمۡ تَعۡقِلُونَ
هَـٰٓأَنتُمۡ أُوْلَآءِ تُحِبُّونَهُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ
إِن تَمۡسَسۡكُمۡ حَسَنَةٞ تَسُؤۡهُمۡ وَإِن تُصِبۡكُمۡ سَيِّئَةٞ يَفۡرَحُواْ بِهَاۖ وَإِن تَصۡبِرُواْ وَتَتَّقُواْ لَا يَضُرُّكُمۡ كَيۡدُهُمۡ شَيۡـًٔاۗ إِنَّ ٱللَّهَ بِمَا يَعۡمَلُونَ مُحِيطٞ
(118) ഹേ, വിശ്വസിച്ചവരേ നിങ്ങൾക്ക് പുറമെ (യുള്ളവരിൽ) നിന്ന് നിങ്ങൾ (രഹസ്യം സൂക്ഷിക്കുന്ന) ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. അവർ നിങ്ങളോട് കുഴപ്പത്തി(ന്റെ കാര്യത്തി)ൽ വീഴ്ച വരുത്തുന്നതല്ല. നിങ്ങൾ ബുദ്ധിമുട്ടുന്നതിന്ന് അവർ ആഗ്രഹിക്കുകയാണ്. അവരുടെ വായകളിൽ നിന്ന് ഈർഷ്യത വെളിവായിക്കഴിഞ്ഞിരിക്കുന്നു. അവരുടെ നെഞ്ച് (ഹൃദയം) കൾ മറച്ചുവെക്കുന്നതാകട്ടെ, കൂടുതൽ വലിയതുമാണ്. തീർച്ചയായും, (ഇതാ) നാം നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചു തന്നിരിക്കുന്നു; നിങ്ങൾ ബുദ്ധി കൊടു(ത്തു ചിന്തി)-ക്കുന്നുവെങ്കിൽ. (119) ഹാ! നിങ്ങളിതാ ഇങ്ങനെയുള്ളവരാണ്: നിങ്ങൾ അവരെ (അങ്ങോട്ട്) സ്നേഹിക്കുന്നു; അവർ നിങ്ങളെ (ഇങ്ങോട്ട്) സ്നേഹിക്കുന്നുമില്ല. നിങ്ങൾ വേദഗ്രന്ഥത്തിൽ എല്ലാം (തന്നെ) വിശ്വസിക്കുകയും ചെയ്യുന്നു. ധ അവർ അതും ചെയ്യുന്നില്ല പ. നിങ്ങളെ കണ്ടുമുട്ടിയാൽ അവർ പറയും: "ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവർ (നിങ്ങളെ വിട്ട്) ഒഴിഞ്ഞുപോയാലാകട്ടെ, കോപം നിമിത്തം നിങ്ങളെപ്പ റ്റി അവർ വിരൽ കടിക്കുകയും ചെയ്യും. (നബിയേ) പറയുക: "നിങ്ങളുടെ കോപംകൊണ്ട് നിങ്ങൾ മരിച്ചുകൊള്ളുവിൻ!' നിശ്ചയമായും അല്ലാഹു, നെഞ്ച് (ഹൃദയം) കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു. (120) നിങ്ങളെ വല്ല നന്മയും സ്പർശിക്കുന്നപക്ഷം, അതവർക്ക് വെറുപ്പ് (അഥവാ വ്യസനം) ഉണ്ടാക്കുന്നു; നിങ്ങൾക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവരതിൽ സന്തോഷമടയുകയും ചെയ്യുന്നു. നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നപക്ഷം, അവരുടെ തന്ത്രം നിങ്ങൾക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതുമല്ല. നിശ്ചയമായും അല്ലാഹു, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ (യെല്ലാം) വലയം ചെയ്യുന്നവനാകുന്നു. ധ അവന് എല്ലാം അറിയാം. (118) വിശ്വസിച്ചവരേ നിങ്ങൾ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത് അകമ്പടി (ഉള്ളുകള്ളിരഹസ്യബന്ധ)-ക്കാരെ നിങ്ങൾക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരിൽ നിന്ന് അവർ നിങ്ങളോട് (നിങ്ങൾക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല خ َ ب َ الا കുഴപ്പത്തിൽ, നാശത്തിന് او ُّ د َ و അവർ കൊതിക്കുകയാണ് നിങ്ങൾ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാൻ വെളിവായിക്കഴിഞ്ഞിരിക്കുന്നു ഈർഷ്യത, വൈരാഗ്യം അവരുടെ -വായകളിൽ നിന്ന് -മറച്ചുവെക്കുന്നതാകട്ടെ അവരുടെ നെഞ്ചുകൾ കൂടുതൽ വലുതുമാണ്, വമ്പിച്ചതാണ് നാം വിവരിച്ച് തന്നിട്ടുണ്ട്, തീർച്ചയായും വിവരിച്ചിരിക്കുന്നു ل َ ُ م ُ നിങ്ങൾക്ക് الآي َ ات ِ ദൃഷ്ടാന്തങ്ങളെ നിങ്ങൾ ആണെങ്കിൽ ബുദ്ധികൊടുക്കുന്നു(വെങ്കിൽ) 11919 നിങ്ങൾ أ ُ ولاء ِ ഇങ്ങനെയുള്ളവരാണ് നിങ്ങളവരെ സ്നേഹിക്കുന്നു അവർ നിങ്ങളെ സ്നേഹിക്കുന്നുമില്ല നിങ്ങൾ വിശ്വസിക്കയും ചെയ്യുന്നു വേദഗ്രന്ഥത്തിൽ ِّ ِ ഴ ك ُ അതിലെല്ലാം അവർ നിങ്ങളെ കണ്ടുമുട്ടിയാൽ او ُ لا َ ق അവർ പറയും آم َ ن ّ َ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു അവർ ഒഴിഞ്ഞു (ഒഴിവായി) പോയാലാകട്ടെ ع َ ض ُّ وا അവർ കടിക്കും, കടിക്കുകയായി നിങ്ങളെപ്പറ്റി, നിങ്ങൾക്കെതിരെ الأن َ ام ِ ل َ വിരൽതലപ്പു (വിരലു-)കളെ കഠിന കോപം നിമിത്തം പറയുക നിങ്ങൾ മരിച്ചുകൊള്ളുവിൻ നിങ്ങളുടെ കോപം കൊണ്ട് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ٌ ع َ ل ِ അറിയുന്നവനാണ് الص നെഞ്ചു (മനസ്സു)-കളിലുള്ളതിനെപ്പറ്റി (120) നിങ്ങളെ സ്പർശിച്ചെങ്കിൽ, തീണ്ടുന്ന പക്ഷം വല്ല നന്മയും അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും) നിങ്ങൾക്ക് ബാധിച്ചുവെങ്കിലാകട്ടെ വല്ല തിന്മയും അവർ പുളകം കൊള്ളും ِ َ ا ഹ അതിൽ, അതിനെപ്പറ്റി നിങ്ങൾ ക്ഷമിക്കുന്നപക്ഷം നിങ്ങൾ സൂക്ഷിക്കുകയും (ചെയ്യും) നിങ്ങൾക്ക് ഉപദ്രവം വരുത്തുകയില്ല അവരുടെ ഉപായം, കെണി യാതൊന്നും (ഒട്ടും) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ م ُ ح ِ يط ٌ വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)-വനാണ്. ധ അവന് എല്ലാം അറിയാം പ പുറമെ ധരിക്കുന്ന വസ്ത്രങ്ങൾക്കും (ള്വിഹാറത്ത്) എന്നും, അതിന്റെ വിപരീതമായി ഉള്ളിൽ ധരിക്കുന്ന വസ്ത്രങ്ങൾക്ക് (ബിത്വാനത്ത്) എന്നും പറയപ്പെടുന്നു. അഭ്യന്തര കാര്യങ്ങളും രഹസ്യങ്ങളും പരസ്പരം കൈമാറുമാറ് അടുത്തു ബന്ധപ്പെടുന്ന പ്രത്യേകക്കാർ, അകമ്പടിക്കാർ, അണഞ്ഞ സ്നേഹിതൻമാർ, ഉറ്റ -വർ എന്നിങ്ങനെയുള്ളവർക്കും അലങ്കാരരൂപത്തിൽ എന്ന് പറയപ്പെടാറുണ്ട്. ഈ അർത്ഥത്തിലാണ് ഇവിടെയും അതുള്ളത്. 'ഖേദിച്ചു', "അത്ഭുതപ്പെട്ടു' ന്നീ ഉദ്ദേശ്യങ്ങളിൽ "കൈകടിച്ചു' എന്നും "നാക്കടിച്ചു' എന്നുമൊക്കെ മലയാളത്തിൽ പ റയാറുള്ളതുപോലെ, "ഖേദിച്ചു', "കോപിച്ചു' എന്നീ ഉദ്ദേശ്യങ്ങളിൽ عض الان َ امل (വിരൽ എന്ന് അറബിയിലും പറയാറുണ്ട്. വിടെ വ്യസനം കൊണ്ടല്ലകോപം കൊണ്ടാണ്--- അതെന്ന് ആയത്തിൽ നിന്ന് വ്യക്തമാണല്ലോ . "കോപംകൊണ്ട് മരിച്ചുകൊള്ളുവിൻ എന്ന് ശത്രുക്കളോട് പറയുവാൻ കൽപിച്ചതിന്റെ താൽപര്യം, അവരോടുള്ള വെറുപ്പും പ്രതിഷേധവും രേഖപ്പെടുത്തലാ- -കുന്നു. കോപാധിക്യംകൊണ്ട് നിങ്ങൾ മരണപ്പെട്ടാലും ശരി, നിങ്ങളുടെ പകപോക്കുവാൻ നിങ്ങൾക്ക് സാദ്ധ്യമല്ല എന്ന ഒരു അറിയിപ്പും അതിൽ അടങ്ങിയിരിക്കുന്നു. മദീനായിലെ യഹൂദികളും അറബികളും തമ്മിൽ ജാഹിലിയ്യത്തിൽ നിലവിലുണ്ടായിരുന്ന പഴയ സഖ്യബന്ധങ്ങളും, അയൽപക്ക ബന്ധങ്ങളും നിമിത്തം, ന്റ തുടർച്ചയായി ഇസ്ലാമിലും ചില മുസ്ലിംകളും അവരും തമ്മിൽ വ്യക്തിപ -രമായ സ്നേഹബന്ധം പുലർത്തിപ്പോന്നിരുന്നു. മുസ്ലിംകളുടെ ചില ആഭ്യന്തര രഹസ്യങ്ങൾ യഹൂദികൾക്ക് ഇതുവഴി അറിയുവാൻ അവസരം ലഭിക്കുക സ്വാഭാവികമാണല്ലോ. യഹൂദികളാവട്ടെ, ആ ബന്ധങ്ങൾ ചൂഷണം ചെയ്ത് രഹസ്യങ്ങൾ ചോർത്തിയെടുക്കുവാൻ ശ്രമിക്കുകയും, അത് മുസ്ലിംകളിൽ കുഴപ്പമുണ്ടാക്കാൻ ഉപയോ -ഗപ്പെടുത്തുകയും ചെയ്യും. കൂടാതെ, തൽക്കാലത്തെ നിൽക്കപ്പൊറുതിക്കുവേണ്ടി ഇസ്ലാമിന്റെ വേഷമണിഞ്ഞ ചില കപടവിശ്വാസികളുമായും ചില മുസ്ലിംകൾക്ക് അടുത്ത ബന്ധമുണ്ടായിരിക്കും. ഇതിന്റെ ഫലവും മേൽപറഞ്ഞതുതന്നെ. മുസ്ലിംകളെ സംബന്ധിച്ചിടത്തോ ളം, അവർ തുറന്ന മനസ്സോടുകൂടിയവരായിരിക്കും. എതിർപക്ഷങ്ങളുടെ നില അതായിരുന്നില്ല. അല്ലാഹു വ്യക്തമാക്കിയതുപോലെ, അവരുടെ ഹൃദയങ്ങൾ വിഷകലുഷിതങ്ങളായിരുന്നു. ഇങ്ങനെയുള്ള ബന്ധങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഭവിഷ്യത്ത് വ മ്പിച്ചതാണല്ലോ. അതുകൊണ്ട് സത്യവിശ്വാസികൾ, അല്ലാത്തവരിൽ ആരോടും അത്തരം അണഞ്ഞ ബന്ധം സ്ഥാപിക്കുന്നതിനെ ഈ വചനങ്ങളിൽ അല്ലാഹു നിരോധിക്കുന്നു. അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് താക്കീത് ചെയ്യുകയും, ഇരുകൂട്ടരുടെയും മനഃസ്ഥിതി പരസ്പര വിരുദ്ധമായിട്ടാണിരിക്കുന്നതെന്ന് തുറന്നുകാണിക്കുകയും ചെയ്തിരിക്കുന്നു. അവതരണ സന്ദർഭം നോക്കുമ്പോൾ, യഹൂദികളോടും, കപടവിശ്വാസികളോടും, അണഞ്ഞബന്ധം സ്ഥാപിക്കുന്നതിനെയാണ് ഇതിൽ നിരോധിച്ചിരിക്കുന്നതെന്ന് പറയാം. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കുകളും, വിശദീകരിച്ച കാരണങ്ങളും നോക്കു -മ്പോഴും, മുസ്ലിംകൾക്കും അവരുടെ ശത്രുക്കളായി രംഗത്തുള്ള ഇതര സമുദായങ്ങൾക്കുമിടയിൽ ഇതഃപര്യന്തം കഴിഞ്ഞുപോയിട്ടുള്ള ചരിത്ര യാഥാർത്ഥ്യങ്ങൾ നോക്കുമ്പോഴും, ഒരു പ്രത്യേക സംഭവത്തെ തുടർന്ന് അവതരിച്ചതായാലും ആയത്തുകളിലടങ്ങിയ വി ധി പൊതുവായിരിക്കുമെന്ന ചട്ടം നോക്കുമ്പോഴും ഈ വചനങ്ങൾ, അന്നത്തെ യഹൂദികളെയും കപട വിശ്വാസികളെയും മാത്രം ഉന്നംവെച്ചുകൊണ്ടുള്ളതല്ലെന്ന് സ്പഷ് ടമാണ്. ശത്രുഭാഗക്കാരുടെ മനസ്സിരിപ്പുകളായി അല്ലാഹു എടുത്തുകാണിച്ച അവസ്ഥാ വി ശേഷങ്ങൾ ഏത് മതക്കാരോ വിഭാഗക്കാരോ ഉള്ള-അണഞ്ഞ ബന്ധങ്ങൾ സ്ഥാപിക്കുന്നത് വിരോധവും ആപൽക്കരവും തന്നെ. അമുസ്ലിംകളുമായി സ്നേഹത്തിലും, രജ്ഞിപ്പിലും, മമത -യിലും വർത്തിക്കണം, എല്ലാവരോടും നീതിയും നെറിയും പാലിക്കണം എന്നൊക്കെയുള്ള ഇസ്ലാ -മിക തത്വങ്ങളും ഈ നിരോധവും തമ്മിൽ യാതൊരു വിയോജിപ്പുമില്ലതന്നെ. രണ്ടും രണ്ടവസ്ഥകളെ ഉദ്ദേശിച്ചാണുള്ളതെന്നും, മുസ്ലിംകൾ അങ്ങോട്ട് കാണിക്കുന്ന വിശ്വാ സ മനഃസ്ഥിതിയും സ്നേഹഭാവവും അതേപടി ഇങ്ങോട്ടും പ്രകടിപ്പിക്കുന്നവരെക്കുറിച്ചാണ് ഈ നിരോധമെന്നും, ആ നിരോധം അവഗണിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയങ്കര -മായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാകുന്നു. ആയത്തിലെ വാചകങ്ങൾ ശ്രദ്ധാപൂർവ്വം വാ യിച്ച് നോക്കുക. വിശദീകരണമൊന്നും കൂടാതെത്തന്നെ അവ സ്വയം വ്യക്തങ്ങളാകുന്നു. ഈ ഗൗരവത്തോടുകൂടി വിസ്തരിച്ച് പറഞ്ഞശേഷം അല്ലാഹു സത്യവി ശ്വാസികളോട് അവസാനം പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. "നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നപക്ഷം, അവരുടെ തന്ത്രം നിങ്ങൾക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല. നിശ്ചയമായും, അവർ പ്രവർത്തിക്കുന്നതിനെ അല്ലാഹു വലയം ശരിക്ക് അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.' അബൂസ-ഈദിൽ ഖുദ്രീ (റ)യിൽ നിന്നും മറ്റും ഒന്നിലധികം മാ ർഗങ്ങളിലൂടെ വന്നിട്ടുള്ള ഒരു ഹദീഥിൽ നബി പറയുന്നു: "അല്ലാഹു ഒരു നബിയെ നിയോഗിക്കുകയോ, ഒരു ഖലീഫയാക്കുകയോ ചെയ്യുമ്പോൾ, അദ്ദേഹത്തിന് രണ്ടു(-തരം) ബിത്വാനത്തുകൾ ഉണ്ടാകാതിരിക്കുകയില്ല - നന്മ കൊണ്ടു ഉപദേശിക്കുകയും തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു "ബിത്വാനത്തും' തിന്മകൊണ്ട് ഉപദേശിക്കുകയും, അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു "ബിത്വാനത്തും.' അല്ലാഹു ആരെ കാത്തുരക്ഷിച്ചുവോ അവരത്രെ രക്ഷപ്പെട്ടവർ.' (ബു; ന.) ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: "ഉമർ (റ)-നോട് പറയപ്പെട്ടു: ഇവിടെ ഹീറ: ഒരു ചെറുപ്പക്കാരനുണ്ട്. അവൻ ഓർമശക്തിയുള്ളവനും എഴുത്തുകാരനുമാണ്. അവനെ അവിടുന്ന് ഒരു എഴുത്തുകാരനായി എടുക്കുന്നത് കൊള്ളാമെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാൻ അങ്ങനെ ചെയ്താൽസത്യവിശ്വാസികൾക്ക് പുറമെയുള്ളവരിൽ നിന്ന് ഞാൻ ഒരു "ബിത്വാനത്തി' നെ സ്വീകരിക്കുകയായിത്തീരും'. ഇത് ഉദ്ധരിച്ച് കൊണ്ട് ഇബ് നു കഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ ക്വുർ-ആന്റെ വാക്കും ഉമർ (റ)ന്റെ വാക്കും നാക്കുമ്പോൾ,- മുസ്ലിംകൾക്ക് കപ്പം കൊടുത്തുകൊണ്ട് അവരുടെ കീഴിൽ ജീവിക്കുന്ന വിമതസ്ഥരെപ്പോലും മുസ്ലിംകളുടെ ഉള്ളുകള്ളികൾ അറിയുവാൻ ഇടവരുന്ന ജോലിയിൽ നിശ്ചയിക്കുന്നത് പാടില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. ഭരണകൂ -ടത്തിന്റെ കീഴിൽ എഴുത്തുജോലി നടത്തുന്ന ആൾ, ഭരണപരമായ രഹസ്യങ്ങൾ മനസ്സിലാക്കി ത് ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുവാൻ സാധ്യതയുണ്ടല്ലോ. വിഭാഗം - 13 കഴിഞ്ഞ ഏതാനും വചനങ്ങളിലായി ഇസ്ലാമിന്റെ ശത്രുക്കളുടെ പ ല സ്ഥിതിഗതികളും വിവരിച്ചു. അവരുമായി മനസ്സിണങ്ങിയ ബന്ധം പുലർത്തുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് താക്കീതും ചെയ്തു. അവസാനം, അവരുടെ കുതന്ത്രങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ ലഭിക്കുവാൻ ക്ഷമയും സൂക്ഷ്മതയും ഉണർത്തുകയും ചെയ്തു. അനന്തരം അതെല്ലാം അനുഭവത്തിൽ കണ്ടറിയുവാൻ മുസ്ലിംകൾക്ക് ഇടവന്നതും, ഭാവിയിലേക്ക് പല പാഠങ്ങൾ ലഭിച്ചതുമായ ഒരു ഉഹ്ദ് യുദ്ധത്തെപ്പറ്റിയാണ് അടുത്ത വചനങ്ങളിൽ അല്ലാഹു പ്രസ്താവിക്കുന്നത്. തുടർന്നുള്ള ആ വചനങ്ങളിലെ പരാമർശങ്ങൾ മനസ്സിലാക്കുന്നതിന് സഹായകമായിരിക്കുമെന്നതുകൊണ്ട് പ്രസ്തുത യുദ്ധത്തെ സംബന്ധിച്ച് ഒരു സംക്ഷിപ്ത വിവരം മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഹിജ്റഃ രണ്ടാം കൊല്ലത്തിൽ നടന്ന സുപ്രസിദ്ധമായ ബദ്ർ യുദ്ധത്തിൽ ക്വുറൈശികളുടെ സൈന്യം, എണ്ണം കൊണ്ടും ആയുധ സജ്ജീകരണങ്ങൾകൊണ്ടും മു സ്ലിംകളെക്കാൾ എത്രയോ വമ്പിച്ചതായിരുന്നു. എന്നിട്ട് അവർ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അവരുടെ പ്രധാന നേതാക്കൾ പലരും കൊല്ലപ്പെടുകയും പലരും ബന്ധ- ഹീറ: ( الحِير َ ة ) ഇറാക്വിൽപെട്ടതും കൂഫയുടെ അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഒരു പ്രദേശം, ഇറാക്വിൽ ഉമർ (റ)ന്റെ കാലത്ത് ഖാലിദു -ബ്നുൽവലീദ് (റ)ന്റെ നേതൃത്വത്തിൽ ആദ്യം ജയിച്ച പ്രദേശം അതായിരുന്നു. പേർസ്യൻ ച ക്രവർത്തിയുടെ കീഴിലുള്ള നാട്ട് രാജാക്കളുടെ ഒരു കേന്ദ്രമായിരുന്നു ഹീറ: ജയിച്ചതിനെത്തുടർന്ന് ആ നാട്ടുകാർ മുസ്ലിംകൾ കപ്പം കൊടുക്കാമെന്ന നിശ്ചയത്തോടെ സന്ധിനടക്കുകയാണുണ്ടായത്. നസ്ഥരാകുകയും ചെയ്തു. ഇതിന് പകരം വീട്ടുവാനായി മൂവ്വാ -യിരത്തോളം വരുന്ന ഒരു വമ്പിച്ച സേന അബൂസുഫ്യാന്റെ നേതൃത്വത്തിൽ മദീനായുടെ ടുത്തൊരിടത്ത് വന്നിറങ്ങി. ഹിജ്റഃ മൂന്നാം കൊല്ലം ശവ്വാൽ മാസം ആദ്യത്തിലായി -രുന്നു അത്. വിവരമറിഞ്ഞപ്പോൾ, മദീനായുടെ ഉള്ളിൽവെച്ച് തന്നെ അവരുമായി നേരിടുകയാണോ വേണ്ടത്? അതല്ല, വെളിയിൽവെച്ച് നേരിടുകയാണോ വേണ്ടത് എന്ന നബി സ്വഹാബികളുമായി ആലോചന നടത്തി. നബി യുടെയും പരിചയസമ്പന്നരായ സ്വഹാബികളുടെയും അഭിപ്രായം അവർ മദീനായിൽ കടന്നുവന്നാൽ അവി -ടെവച്ച് യുദ്ധം ചെയ്യുന്നതാണ് നല്ലതെന്നും, പുറത്ത് ചെന്ന് യുദ്ധം ചെയ്യേണ്ടതില്ലെന്നുമായിരുന്നു. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യും യോജിച്ചു. എന്നാൽ, ചെറുപ്പക്കാരുടെവിശേഷിച്ചും ബദ്ർ യുദ്ധത്തിൽ പങ്കെടുക്കുവാൻ കഴിയാത്തതിൽ മറിച്ചാ -യിരുന്നു. തിരുമേനിയുടെ പിതൃവ്യൻ ഹംസ (റ)യും ഇക്കൂട്ടത്തിലായിരുന്നു. എണ്ണത്തിലും മെയ്ക്കരുത്തിലും കവിഞ്ഞുനിന്നിരുന്ന ഇവരുടെ ശക്തിയായ ആവശ്യം നിമിത്തം ഒടുവിൽ വരുടെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ശവ്വാൽ പത്തിന് വെള്ളിയാഴ്ചത്തെ പ്രസം -ഗത്തിൽ, ക്ഷമ, ധൈര്യം ആദിയായവയെക്കുറിച്ചു നബി പല ഉപദേശങ്ങളും നൽകി. അങ്കി മുതലായവ അണിഞ്ഞുകൊണ്ട് ശനിയാഴ്ച നേരത്തെ തിരുമേനി ഒരുങ്ങി വീട്ടിൽനിന്ന് പുറപ്പെട്ടു. ഇതു കണ്ടപ്പോൾ, വെളിയിൽ ചെന്ന് ശത്രുവെ നേരിടണമെ ശഠിച്ചിരുന്നവരിൽ ചിലർക്ക് തങ്ങൾ നബിയുടെ ഇഷ്ടത്തിന് വഴങ്ങാത്തതിൽ ഖേദം തോന്നുകയും തിരുമേനിയുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളണമെന്നപേക്ഷിക്കുകയും ഉണ്ടായി. ആയുധം ധരിച്ച് പുറപ്പെട്ട ഒരു പ്രവാചകനും അല്ലാഹു അവന്റെ തീരുമാനം നടപ്പാക്കുന്നതുവരെ മടങ്ങുവാൻ പാടില്ല എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെ, ആയിരം സ്വഹാബികളുമായി തിരുമേനി പുറപ്പെട്ടു. ശൗത്വ് ( الش ُ وط ) എന്ന സ്ഥലത്തെത്തിയപ്പോൾ, അബ്ദുല്ലാഹിബ്നു ഉബയ്യും മുന്നൂറ് പേരോളം വരുന്ന അനുയായികളും പിന്നോക്കം മടങ്ങുകയുണ്ടായി. നമ്മുടെ വാക്ക് കേൾക്കാതെ ചെറുപ്പക്കാരുടെ അഭിപ്രായം സ്വീകരിച്ചാണ് അദ്ദേഹംനബി - പുറപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണവർ മടങ്ങിയത്. ബാക്കി 700 പേരും നബി യും മുമ്പോട്ട് നീങ്ങി. ഇത്രയും ആളുകളുടെ മടക്കം പലരുടെയും മനസ്സിൽ കോളിളക്കം ഉണ്ടാക്കി -യിരുന്നു. മദീനായിൽ നിന്ന് ഏതാണ്ട് നാല് നാഴിക ദൂരെ ഉഹ്ദിലെത്തിയപ്പോൾ, പിൻഭാഗത്ത് ഉഹ്ദ്മലയും, മുൻഭാഗത്ത് ശത്രു സൈന്യവുമായിക്കൊണ്ട് അതിന്റെ താഴ്വരയിൽ നബി യും സഹാബികളും ഇറങ്ങി. പിൻഭാഗത്തുനിന്ന് മലയിലൂടെ ശത്രുക്കൾ വ ഓർക്കാപ്പുറത്ത് ആക്രമിക്കുവാൻ സാധ്യതയുണ്ടായിരുന്ന ഒരു മർമസ്ഥാനത്ത് അബ്ദുല്ലാഹിബ്നു ജുബൈർ (റ)ന്റെ നേതൃത്വത്തിൽ അമ്പത് അമ്പൈത്തുകാരെ തിരുമേനി നിറുത്തുകയും ചെയ്തു. ആ വഴിക്ക് ശത്രുക്കളെ വരുവാൻ അനുവദിക്കരുതെന്നും, എന്തുതന്നെ സംഭവിച്ചാലും സമ്മതം കിട്ടാതെ സ്ഥലം വിടരുതെന്നും അവരോട് തിരുമേനി പ്രേ ത്യകം കൽപിക്കുകയും ചെയ്തിരുന്നു. സൈന്യവിഭാഗങ്ങൾക്ക് സ്ഥലനിർണയം ചെയ് തശേഷം യുദ്ധം ആരംഭിച്ചു. ആരംഭത്തിൽ മുസ്ലിംകൾക്ക് വിജയവും ശത്രുക്കൾക്ക് പരാജയവും കണ്ട് തുടങ്ങി. ശത്രുക്കൾ യുദ്ധക്കളം വിട്ടോടുവാൻ തുടങ്ങി. അവർ ഉപേക്ഷിച്ച് സാധനങ്ങൾ ശേഖരിക്കുവാൻ ചിലർ ആ തക്കം ഉപയോഗപ്പെടുത്തകയും ചെയ്തു. ശത്രുക്കൾ പിൻതിരിഞ്ഞോടുന്നതും, മുസ്ലിംകൾ "ഗനീമത്ത്' വസ്തുക്ക ൾ ശേഖരിക്കുന്നതും മലയിലുള്ള അമ്പൈത്തുകാർ നോക്കിക്കാണുന്നുണ്ടായിരുന്നു. യുദ്ധം അവസാനിച്ചുവെന്നും, തങ്ങൾക്കും ഗനീമത്ത് ശേഖരണത്തിൽ പങ്കുകൊള്ളാമെന്നും കരു തി അവർ സ്ഥലംവിട്ടു. തിരുമേനിയുടെ കൽപന അവർ വിസ്മരിച്ച് കളഞ്ഞു. അവരുടെ തല -വൻ ഇബ്നു ജുബൈറും (റ) അൽപം ചിലരുംമാത്രം സ്ഥലംവിടാതെ റച്ചുനിന്നു. പക്ഷേ, ശത്രുപക്ഷത്തിലെ നേതാവായിരുന്ന ഖാലിദുബ്നുൽവലീദ് ഈ തക്കം മനസ്സിലാക്കി അത് ഉപയോഗപ്പെടുത്തി. ഒരു കുതിര സൈന്യവ്യൂഹവുമായി അദ്ദേഹം മലയുടെ പിന്നിൽകൂടി ആ മാർഗേണ വന്ന് മുസ്ലിംകളെ പിന്നിൽനിന്ന് പുതിയ ഒരു ആക്രമണം നടത്തി. അതോടുകൂടി, യുദ്ധക്കളം വിട്ടോടിയിരുന്ന ശ്ര തുക്കൾ വീണ്ടും തിരിച്ചുവന്ന് മുമ്പിലൂടെയും മുസ്ലിംകളെ ആക്രമിക്കുകയായി. നടുവിൽ പെട്ടുപോയ മുസ്ലിംകളിൽ ഇത് വമ്പിച്ച അമ്പരപ്പും പരിഭ്രമവും ഉളവാക്കി. പലരും അണിവിട്ട് ചിന്നിച്ചിതറി. കുറച്ചാളുകൾ മാത്രമേ യുദ്ധക്കളത്തിൽ പതറാതെ ഉറച്ചുനിന്ന് പോരാടിയുള്ളൂ. മുസ്ലിംകൾക്ക് അങ്കലാപ്പ് വർദ്ധിപ്പിക്കുന്ന മറ്റൊരു കാരണവും ഉണ്ടായി. നബി വധിക്കപ്പെട്ടു എന്നൊരു കിംവദന്തി പരന്നതായിരുന്നു അത്. ഇത് കേട്ടാൽ പിന്നെ, ആ അവസരത്തിൽ സ്വഹാബികളുടെ സ്ഥിതി എന്തായിരിക്കുമെന്നും റെക്കുറെ ഊഹിക്കാമല്ലോ. നബി -യാകട്ടെ, സ്ഥലം തെറ്റുകയോ കാലിടറുകയോ മനസ്സ് പതറുക യോ ചെയ്യാതെ സധീരം നിലകൊള്ളുന്നുണ്ടായിരുന്നു. തിരുമേനിയുടെ ചുറ്റുപുറവും ഒരു കോട്ടയെന്നോണം പത്ത് പന്ത്രണ്ട് ധീരസ്വഹാബികൾ ശത്രുക്കളുടെ ആയുധങ്ങളും അമ്പുകളും എതിരേറ്റ് സ്വീകരിച്ചുകൊണ്ട് ചെറുത്തുനിന്നിരുന്നു. അവരുടെ ധീരപരാക്രമങ്ങൾ ഇണയറ്റതായിരുന്നു. സ്വന്തം ജീവൻ തൃണവൽക്കരിച്ച് നബി തിരു -മേനി -ക്കുവേണ്ടി തങ്ങളുടെ ശരീരങ്ങളെ പരിചകളാക്കി അവരിൽ ചിലർക്ക് അറുപതും എഴുപതും മുറിവുകളും ഏറ്റിട്ടുണ്ടായിരുന്നു. നബിതിരുമേനി പരിക്കുകൾ ഏൽക്കുകയും അവിടത്തെ പല്ല് മുറിയുകയുമുണ്ടായി. കുറെ കഴിഞ്ഞപ്പോഴാണ് തിരു -മേനി സ്വഹാബികൾക്ക് കഴിഞ്ഞത്. അതോടുകൂടി അവർക്കുണ്ടാകു ന്ന ആശ്വാസം പറയേണ്ടതില്ലല്ലോ. തിരുമേനി മലയിൽ ഒരിടത്ത് കയറി "ഇങ്ങോട്ട് വരിൻ! ഇങ്ങോട്ട് വരിൻ!' എന്ന് വിളിച്ചുകൊണ്ടിരുന്നു. പുതിയൊരു ആവേശത്തോടും കൂടി സ്വഹാബികൾ ചുറ്റും ഓടിക്കൂടി ശത്രുക്കളെ തുരത്തുവാൻ തുടങ്ങി. പ ക്ഷേ, തങ്ങൾക്ക് ആദ്യം കിട്ടിയ വിജയത്തിൽ ഭേരിയടിച്ചുകൊണ്ട് വേഗം സ്ഥലം വിടുകയാണവർ ചെയ്തത്. ഇത് മുസ്ലിംകൾക്ക് അല്ലാഹു ചെയ്തുകൊടുത്ത വമ്പിച്ച ഒരനുഗ്രഹമായിരുന്നു. എനി നമുക്ക് ആയത്തുകളിലേക്ക് പ്രവേശിക്കാം. അല്ലാഹു പറയുന്നു:-
3:121–122وَإِذۡ غَدَوۡتَ مِنۡ أَهۡلِكَ تُبَوِّئُ ٱلۡمُؤۡمِنِينَ مَقَٰعِدَ لِلۡقِتَالِۗ وَٱللَّهُ سَمِيعٌ عَلِيمٌ
إِذۡ هَمَّت طَّآئِفَتَانِ مِنكُمۡ أَن تَفۡشَلَا وَٱللَّهُ وَلِيُّهُمَاۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
(121) (നബിയേ) സത്യവിശ്വാസികൾക്ക് യുദ്ധത്തിനുള്ള താവളങ്ങൾ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ നിന്റെ വീട്ടുകാരിൽ നിന്ന് കാലത്ത് (പുറപ്പെട്ട്) പോയ സന്ദർഭം (ഓർക്കുക): അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (122) (അതെ) നിങ്ങളിൽപെട്ട രണ്ട് വിഭാഗങ്ങൾ ഭീരുത്വം കാണി- ക്കുവാൻ ശ്രമിച്ച സന്ദർഭം; അല്ലാഹുവാകട്ടെ, ആ രണ്ട് കൂട്ടരുടെയും കാര്യകർത്താവു (അഥവാ സഹായിയു)-മാണ്. അല്ലാഹുവിന്റെ മേൽ (തന്നെ) ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികൾ! (121) രാവിലെ പോയ സന്ദർഭം നിന്റെ വീട്ടുകാരിൽ (കുടുംബത്തിൽ) നിന്ന് സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)-ക്കൊണ്ട് സത്യവിശ്വാസികൾക്ക് ഇരിപ്പിടങ്ങൾ, താവളങ്ങളെ യുദ്ധത്തിന് ُ َّ اللها َ و അല്ലാഹു َ ِ يع ٌ കേൾക്കുന്നവനാണ് ٌ ع َ ل ِ അറിയുന്നവനാണ് (122) ഉദ്ദേശിച്ച (ശ്രമിച്ച)-പ്പോൾ രണ്ട് വിഭാഗങ്ങൾ നിങ്ങളിൽ നിന്ന് ഭീരുത്വം കാണിക്കുവാൻ ُ َّ اللها َ و അല്ലാഹുവാകട്ടെ രണ്ടിന്റെയും കാര്യകർത്താവാകുന്നു (സഹായിയാണ്) اللها അല്ലാഹുവിന്റെ മേൽ (-തന്നെ) അപ്പോൾ ഭരമേൽപിച്ചുകൊള്ളട്ടെ സത്യവിശ്വാസികൾ. നിങ്ങളിൽ രണ്ട് വിഭാഗക്കാർ ഭീരുത്വം കാട്ടുവാൻ ശ്രമിച്ചു എന്ന് പറഞ്ഞത് ഖസ്റജ് ഗോത്രത്തിൽപെട്ട ബനൂസലമഃ ശാഖയും, ഔസ് ഗോത്രക്കാരിൽപെട്ട ബനൂഹാരിഥഃ ശാഖയുമാകുന്നു. മുസ്ലിം സൈന്യത്തെ ഇരുവശത്തും പാർശ്വ സേനകളായി നിറുത്തപ്പെട്ടിരുന്നത് അവരായിരുന്നു. സ്ഥിതിഗതികളുടെ ഗൗരവം നിമിത്തം അവർക്ക് മനോവീര്യം ക്ഷയിക്കയുണ്ടായെന്ന് സാരം . അവർ കൽപിച്ചുകൂട്ടി ചെയ്ത ഒരു അനുസരണക്കേടോ കൊള്ളരുതായ്മയോ, ആയിരുന്നില്ല അതെന്ന് ُ َّ اللها (അല്ലാഹുവാകട്ടെ, അവരുടെ കൈകാര്യ കർത്താവുമായിരുന്നു) എന്ന വാക്യം സൂചിപ്പിക്കുന്നു. ഭീരുത്വം തോന്നുവാനുള്ള കാരണം മുമ്പ് വിവരിച്ചതിൽ നിന്ന് ഊഹിക്കാമല്ലോ. ആദ്യത്തെ വചനം "അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാണ് ( ُ َّ اللها എന്നും, രണ്ടാമത്തെ വചനം "സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ തന്നെ ഭരമേൽപിച്ചുകൊള്ളട്ടെ اللها എന്നുമുള്ള വാക്യങ്ങളെക്കൊണ്ട് അവസാനിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. മി ക്ക ആയത്തുകളുടെയും അവസാനത്തിൽ, അതത് ആയത്തുകളിലെ ആശയത്തിനും സന്ദർഭത്തിനും അനുയോജ്യമായ ഇത്തരം സമാപന വാക്യങ്ങൾ ഉണ്ടായിരിക്കുന്നത് ക്വുർ-ആന്റെ ഒരു വിശേഷതയാണല്ലോ. ഈ സമാപന വാക്യങ്ങളിലടങ്ങിയ തത്വങ്ങൾ സന്ദർഭം നോക്കി പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. അനുസരണം, ധൈര്യം, ക്ഷമ, തവക്കുൽ (അല്ലാഹുവിൽ ഭരമേൽപിക്കൽ) ആദിയായവയിൽ തങ്ങളുടെ പോരായ്മ മനസ്സിലാക്കുവാനും, അത് നികത്തുവാനും ധാരാളം പാഠങ്ങൾ അനുഭവത്തിലൂടെ സത്യവിശ്വാസികൾക്ക് ലഭിച്ച ഒരു മ ഹാ സംഭവമായിരുന്നു ഉഹ്ദ് യുദ്ധം. ആൾപ്പെരുപ്പമോ, ആയുധ ബലമോ അനുസരി -ച്ചല്ലവിശ്വാസവും ധീരതയും അനുസരിച്ചാണ്സത്യവിശ്വാസികൾക്ക് അല്ലാഹു വിജയം നൽകുകയെന്നതിന് മതിയായ ഒരു തെളിവായിരുന്നു ബദ്ർ യുദ്ധം. അതാണ് അടുത്ത വചനം ചൂണ്ടിക്കാട്ടുന്നത്.
3:123–125وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرٖ وَأَنتُمۡ أَذِلَّةٞۖ فَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ
إِذۡ تَقُولُ لِلۡمُؤۡمِنِينَ أَلَن يَكۡفِيَكُمۡ أَن يُمِدَّكُمۡ رَبُّكُم بِثَلَٰثَةِ ءَالَٰفٖ مِّنَ ٱلۡمَلَـٰٓئِكَةِ مُنزَلِينَ
بَلَىٰٓۚ إِن تَصۡبِرُواْ وَتَتَّقُواْ وَيَأۡتُوكُم مِّن فَوۡرِهِمۡ هَٰذَا يُمۡدِدۡكُمۡ رَبُّكُم بِخَمۡسَةِ ءَالَٰفٖ مِّنَ ٱلۡمَلَـٰٓئِكَةِ مُسَوِّمِينَ
(123) നിങ്ങൾ എളിയവരായി (ദുർബ്ബലരായി) രുന്നപ്പോൾ, അല്ലാഹു നിങ്ങളെ ബദ്റിൽ സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിൻനിങ്ങൾ നന്ദി കാണിക്കുമാറായേക്കാം. (124) അതായത്, (നബിയേ) നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദർഭം: "മലക്കുകളിൽ നിന്നും ഇറക്കപ്പെടുന്ന മൂവ്വായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് സഹായം നൽകുന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ?! (125) "ഇല്ലാതെ (--മതിയാകും); നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവർ (ശത്രുസൈന്യം) ഈ ക്ഷണത്തിൽ നിങ്ങളുടെ അടുക്കൽ വരുകയും ചെയ്യുന്നപക്ഷം, മലക്കുകളിൽ നിന്നും (പ്രത്യേക) അടയാളം ലഭിച്ച അയ്യായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് സഹായം നൽകുന്നതാണ്.' എന്ന്. (123) നിങ്ങളെ സഹായിച്ചിട്ടുണ്ടല്ലോ ُ َّ اللها അല്ലാഹു ബദ്റിൽവെച്ച് നിങ്ങളാകട്ടെ ٌ َّം ِ ذ َ أ എളിയവർ, നിസ്സാരർ അതിനാൽ നിങ്ങൾ സൂക്ഷിക്കുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങളായേക്കാം, ആകുവാൻ വേണ്ടി നിങ്ങൾ നന്ദി കാണിക്കും (124) പറയുന്ന സന്ദർഭം സത്യവിശ്വാസികളോട് നിങ്ങൾക്ക് മതിയാകുകയില്ലേ, പോരേ നിങ്ങൾക്ക് സഹായം നൽകൽ, സഹായ സൈന്യത്തെ അയക്കൽ നിങ്ങളുടെ റബ്ബ് آلاف ٍ ب ِ ث َ لاث َ ة ِ മൂവ്വായിരം കൊണ്ട് മലക്കുകളിൽ നിന്ന് ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ (125) َ ب َ ഇല്ലാതേ, അതെ നിങ്ങൾ ക്ഷമിക്കുന്ന പക്ഷം നിങ്ങൾ സൂക്ഷിക്കുകയും അവർ നിങ്ങൾക്ക് വരുകയും അവരുടെ ഈ ക്ഷണത്തിൽ (വേഗത്തിൽ) നിങ്ങൾക്ക് സഹായം നൽകും നിങ്ങളുടെ റബ്ബ് آلاف അയ്യായിരം കൊണ്ട് മലക്കുകളിൽ നിന്ന് അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവ -രായി, അയച്ചുവിടപ്പെട്ടവരായി എന്ന വാക്ക് (വാവി "ന് "ഇ' കാരത്തോടും "അ' കാരത്തോടും മുസവ്വിമീൻ' എന്നും, "മുസവ്വമീൻ') എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാ -മത്തെ വായനപ്രകാരം, ആ മലക്കുകൾ തങ്ങൾക്ക് ചില പ്രത്യേക ചിഹ്നങ്ങൾ സ്വീകരിച്ചവരായിരിക്കുമെന്നും, രണ്ടാമത്തെ വായനപ്രകാരം അവർക്ക് പ്രത്യേക ചിഹ്നങ്ങൾ നൽകപ്പെട്ടവ -രായിരിക്കുമെന്നും അർത്ഥമായിരിക്കുന്നതാണ്. ഹിജ്റഃ രണ്ടാം കൊല്ലം റമദ്വാൻ പതിനേഴിന് വെള്ളിയാഴ്ച ബദ് ർ യുദ്ധം ഉണ്ടായി. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരുങ്ങിവന്ന ഏതാണ്ട് ആയിരത്തോളം വരുന്ന ക്വുറൈശി സേനയും, മുന്നൂറ്റി പതിമൂന്ന് മുസ്ലിംകളും തമ്മിലായിരുന്നു അതുണ്ടായത്. മുസ്ലിംകളുടെ എണ്ണം കുറവായിരുന്നതിന് പുറമെ, അറബികൾ സാധാരണ കൈവശം വെക്കാറുള്ള ചുരുക്കം ചില ആയുധങ്ങളും, രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളുതാനും. അങ്ങ -നെ, എണ്ണത്തിലും ശക്തിയിലുമെല്ലാം ശത്രുക്കളെക്കാൾ എത്രയോ കുറഞ്ഞവരായിരുന്നതുകൊണ്ടാണ് അവരെപ്പറ്റി ٌ َّം ِ ذ َ أ (എളിയവർ) എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. നിങ്ങൾ എത്ര എളിയ ഒരു സംഘമായിരുന്നിട്ടും നിങ്ങളെ ബദ്റിൽ അല്ലാഹു സഹായിച്ചു വിജയിപ്പിച്ചു. അപ്പോൾ എണ്ണം ആയുധം അല്ല വിജയം സിദ്ധിക്കുന്നത്. വിജയം അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് സിദ്ധിക്കുന്നത് ( االله الن َّ ص ْ ر ُ ) അതുകൊണ്ട് ഉഹ്ദിൽ വന്നതുപോലെയുള്ള പാകപ്പിഴകൾ സൂക്ഷിച്ചും അവനിൽ കാര്യങ്ങൾ അർപ്പിച്ചുംകൊണ്ട് -ശത്രുക്കളെ നേരിട്ടാൽ നിങ്ങൾക്ക് വിജയം തീർച്ചയാണ്. അങ്ങനെ, നിങ്ങൾക്ക് സന്തോഷിക്കുകയും, അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുകയും ചെയ്യാം. ബദ്ർ യുദ്ധം ഇതിനൊരു തെളിവാണല്ലോ. എന്നൊക്കെ 123--ാം വചനത്തിൽ സത്യവിശ്വാസികളെ അല്ലാഹു ഓർമിപ്പിക്കുന്നു. അനന്തരം 124--ാം വചനത്തിൽ, ബദ്റിൽവെച്ച് ആ മഹാവിജയം ലഭിച്ച സന്ദർഭം വിവരിക്കുന്നു. അതായത് തങ്ങളെക്കാൾ വളരെ വമ്പിച്ച ഒരു സൈന്യ -ത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കെ, ശത്രുസൈന്യത്തെ സഹായിക്കുവാൻ വീണ്ടും സഹാ -യസൈന്യം വിവരം മുസ്ലിംകൾ കേൾക്കയുണ്ടായി. ഇതവരെ വിഷമിപ്പിച്ചു. ഈ അവസരത്തിൽ നബി അവരോട് പറഞ്ഞു: "മൂവ്വായിരം മലക്കുകളെ ഇറക്കിക്കൊണ്ട് അല്ലാഹു നിങ്ങളെ സഹായിച്ചാൽ പോരേ? അതെ, മതി ! നിങ്ങൾ ക്ഷമയും സൂക്ഷ്മതയും സ്വീകരിക്കുകയും, ശത്രുസൈന്യം ക്ഷണത്തിൽ വന്നെത്തുകയും ചെയ്യുന്നപക്ഷം, പ്രത്യേകം തയ്യാറാക്കിയ അയ്യായിരം മലക്കുകളെക്കൊണ്ട് തെ ന്ന നിങ്ങളെ അവൻ സഹായിക്കും.' പക്ഷേ, ശത്രുസൈന്യം യുദ്ധത്തിൽ അമ്പെ പരാജയെ പ്പട്ടുവെന്ന വിവരം കിട്ടിയ കാരണത്താൽ ആ സഹായ സൈന്യം വരികയുണ്ടായില്ല. അതു -കൊണ്ട് അയ്യായിരം മലക്കുകൾ ഇറക്കപ്പെട്ടതുമില്ല. ആദ്യം അറിയിച്ച പ്രകാരം മുവ്വായിരം മലക്കുകൾ മാത്രമാണ് ഇറക്കപ്പെട്ടത്. എന്നിപ്രകാരമാണ് പല ക്വുർ-ആൻ വ്യാഖ്യാതാക്കളും ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. ഇത് സംബന്ധമായി ചില രിവായത്തുകളും കാണാവുന്നതാണ് ബദ്ർ യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ, ആയിരം മലക്കുകളെ ഇറക്കി സഹായിക്കുമെന്ന് സൂ: അൻഫാൽ 9-ാം വചനത്തിൽ പറഞ്ഞതും, ഇപ്പറഞ്ഞതും തമ്മിൽ എതിരില്ലെന്നും, ആദ്യം ആയിരം വാഗ്ദാനം ചെയ്തശേഷം പിന്നീടത് മുവ്വായിരമാക്കി വർദ്ധിപ്പിച്ചുവെന്നും, ചില ഉപാധികളോടുകൂടി വീണ്ടും അത് അയ്യായിരമാക്കി വർദ്ധിപ്പിച്ചുവെന്നും, ശത്രുസൈന്യം വന്നെത്തായ്കയാൽ ഉപാധി പൂർത്തിയാകാത്തതുകൊണ്ട് അയ്യായിരം ഇറക്കുകയുണ്ടായില്ലമുവ്വായിരം മാത്രമാണ് ഇറ ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ملعا اللها മേൽ പ്രസ്താവിച്ചതിൽ നിന്ന് 124--ാം വചനത്തിലെ പറയുന്ന സന്ദർഭം) എന്ന വാക്ക് 123--ാം വചനവുമായി ബ ദ്റിൽ മലക്കുകളെ ഇറക്കിയതിനെ മനസ്സിലായല്ലോ. ആയത്തിലെ വാചകങ്ങളിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യക്തമാകുന്നതും അങ്ങനെത്തന്നെ. വേറെയും ഒരഭിപ്രായം ഇവിടെയുണ്ട്. മലക്കുകളെ ഇറക്കുന്നത് സംബന്ധിച്ച് നബി പറഞ്ഞതായി പ്രസ്താവിച്ചത് ഉഹ്ദിൽ വെച്ചായിരുന്നുബദ്റിൽ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഇവരുടെ അഭിപ്രായത്തിൽ എന്ന വാക്ക് 121--ാം വചനത്തോടുബന്ധപ്പെട്ടതാകുന്നു. ഉഹ്ദിൽ വെച്ച് നബി പറഞ്ഞതിനെ ഉദ്ധരിച്ചതാണ് അതെന്ന് സാരം. എങ്കിലും (നിങ്ങൾ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നപക്ഷം) എന്ന ഉപാധി പൂർത്തിയാക്കപ്പെടാത്തതുകൊണ്ട് മലക്കുകൾ ഉഹ്ദിൽ ഇറക്കപ്പെടുകയുണ്ടായില്ലെന്ന് ഇവരും പറയുന്നു. പക്ഷേ, അയ്യായിരം പറഞ്ഞ മുവ്വായിരം തീരെ ഇറക്കപ്പെട്ടിട്ടില്ല എന്നും ഇവരിൽ രണ്ടഭിപ്രായക്കാരുണ്ട്. വാസ്തവം അല്ലാഹുവിനറി -യാം. ഇത് സംബന്ധമായ അഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ച് ദീർഘിപ്പി -ക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. അവയെപ്പറ്റി സാമാന്യം വിവരിച്ചശേഷം ഇബ്നുജരീർ (റ) ചെയ്ത പ്രസ്താവനയുടെ സാരം അറിയുന്നത് നന്നായിരിക്കും. അതിങ്ങനെ ഉദ്ധരിക്കാം:- "ഇവയിൽ വെച്ച് വാസ്തവത്തോട് കൂടുതൽ അടുപ്പമുള്ള അഭിപ്രായം ഇതാണ്: "മുവ്വായിരം മലക്കുകളെക്കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് സഹായം നൽകുന്ന ത് നിങ്ങൾക്ക് മതിയാകുകയില്ലേ' എന്ന് സത്യവിശ്വാസികളോട് റസൂൽ പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അങ്ങനെ, മുവ്വായിരം മലക്കുകളെക്കൊണ്ട് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, അയ്യായിരം അവർക്ക് സഹായം നൽകിയെന്നോ, ഇല്ലെന്നോ ആയത്തിൽ പ്രസ്താവിച്ചിട്ടില്ല. ഒരു പക്ഷേ, സഹായം നൽകിയിരിക്കാം. അല്ലെങ്കിൽ സഹായം നൽകാതിരുന്നിരിക്കാം. തെളിവില്ലാതെ രണ്ടും പറഞ്ഞുകൂടാ. രണ്ടിലൊന്ന് സമ്മതിക്കാമായിരുന്നു. എന്നാൽ, ബദ്റിൽ ആയിരം മലക്കുകളെക്കൊണ്ട് സഹായം നൽകിയെന്ന് ക്വുർ-ആനിൽ അറിയിച്ചിട്ടുണ്ട്. അത് സൂ: അൻഫാൽ 9-ാം വചനമാണ്. ഉഹ്ദിനെ സംബന്ധിച്ചിടത്തോളം മലക്കുകളെ ഇറക്കിക്കൊണ്ടുള്ള സഹായം നൽകൽ ഉണ്ടായിട്ടി -ല്ലെന്നാണ് ഉെണ്ടന്നുള്ള അഭിപ്രായത്തെക്കാൾ വ്യക്തമായിക്കാണുന്നത്. കാരണം, അങ്ങനെ സഹായം നൽകപ്പെട്ടിരുന്നുവെങ്കിൽ അവർക്ക് പരാജയം പിണയുക യും, ആപത്തുകൾ ബാധിക്കുകയും ചെയ്യുമായിരുന്നില്ല.' ( ابن جرير )
3:126–127وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ لَكُمۡ وَلِتَطۡمَئِنَّ قُلُوبُكُم بِهِۦۗ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
لِيَقۡطَعَ طَرَفٗا مِّنَ ٱلَّذِينَ كَفَرُوٓاْ أَوۡ يَكۡبِتَهُمۡ فَيَنقَلِبُواْ خَآئِبِينَ
(126) അതിനെ ധ മലക്കുകളെ ഇറക്കി സഹായം നൽകുന്നതിനെ പ നിങ്ങൾക്കൊരു സന്തോഷവാർത്തയല്ലാതെ അല്ലാഹു ആക്കിയിട്ടില്ല; നിങ്ങളുടെ ഹൃദയങ്ങൾ അതുകൊണ്ട് സമാധാനമടയുവാൻ വേണ്ടിയുമാകുന്നു. സഹായമാകട്ടെ, പ്രതാപശാലിയായ അഗാധജ്ഞനായ അല്ലാഹുവിന്റെ പക്കൽ നിന്നല്ലാതെ (ലഭിക്കുക) ഇല്ലതാനും. (127) (അതെ) അവിശ്വസിച്ചവരിൽ നിന്നുള്ള ഒരു ഭാഗത്തെ മുറി(ച്ചു നശിപ്പി)ക്കുവാൻ വേണ്ടിയാണ് (അത്); അല്ലെങ്കിൽ, അവരെ അപമാനപ്പെടുത്തുകയും, അങ്ങനെ അവർ നിരാശരായി (പരാജയപ്പെട്ട്) തിരിഞ്ഞുപോകുകയും ചെയ്യാൻ (വേണ്ടിയാണ്) (126) അതിനെ ആക്കിയിട്ടില്ല ُ َّ اللها അല്ലാഹു ഒരു സന്തോഷവാർത്തയല്ലാതെ ل َ ُ م ْ നിങ്ങൾക്ക് സമാധാനമടയുവാൻ വേണ്ടിയും നിങ്ങളുടെ ഹൃദയങ്ങൾ ب ِ ه ِ അതുകൊണ്ട് و َ م َ ا الن ّ َ ص ْ ر ُ സഹായം അല്ലതാനും പക്കൽ നിന്നല്ലാതെ ِ َّ اللها അല്ലാഹുവിന്റെ പ്രതാപശാലിയായ അഗാധജ്ഞനായ, യുക്തിമാനായ (127) മുറിച്ച് കളയുവാൻ വേണ്ടി ഒരു ഭാഗം, ഒരു തലപ്പ് അവിശ്വസിച്ചവരിൽ നിന്ന് അല്ലെങ്കിൽ അവരെ അപമാനപ്പെടുത്തുക എന്നിട്ട് അവർ തിരിഞ്ഞുപോകുകയും നിരാശരായി, അപമാനമടഞ്ഞവരായി സാരം: മലക്കുകളെ ഇറക്കി നിങ്ങൾക്ക് സഹായം നൽകുന്നതും, ഈ വിവ രം നിങ്ങളെ അറിയിക്കുന്നതുമൊക്കെ നിങ്ങൾക്ക് അതൊരു സന്തോഷവാർത്തയും അനുമോദനവുമായിക്കൊണ്ട് മാത്രമാണ്. അതുവഴി നിങ്ങൾക്ക് മ നോവീര്യവും, ധൈര്യവും, ഉൻമേഷവും ലഭിക്കുകയും, അങ്ങനെ നിങ്ങൾക്ക് മനഃസമാധാനം ഉണ്ടായിത്തീരുകയും ചെയ്യും. അല്ലാതെ, അവർ മൂലം നിങ്ങൾക്ക് സഹായവും വിജയവും ലഭി -ക്കുവാൻ വേണ്ടിയല്ല. കാരണം, സഹായം അല്ലാഹുവിൽ നിന്ന് മാത്രം ലഭിക്കുന്നതാ -ണ്. മലക്കുകളെ ഇറക്കിയതുകൊണ്ട് അത് സിദ്ധിക്കണമെന്നില്ല. അല്ല നിങ്ങൾക്ക് വിജയം കൈവരുന്നത്. അവൻ ഉദ്ദേശിക്കുന്ന പക്ഷം, മലക്കു -കളെ ഇറക്കാതെയും, യുദ്ധം പോലും നടത്താതെയും നിങ്ങൾക്ക് വിജയം ലഭിക്കുന്നതാണ്. എന്നാൽ പിന്നെ, നിങ്ങൾ യുദ്ധം ചെയ്യണമെന്നും, ശത്രുക്കളുമായി ഏറ്റുമു -ട്ട -ണമെന്നുമൊക്കെ കൽപിക്കുന്നത് എന്തിനാണെന്ന് ചോദിക്കപ്പെടാം. നിങ്ങളുടെ ശത്രുക്കളായ അവിശ്വാസികളിൽ കുറേ ആളുകൾ നശിച്ചും, കുറേ ആളുകൾ ബന്ധനത്തില -കപ്പെട്ടും മറ്റുമായി അവരുടെ ശക്തി ക്ഷയിക്കുകയും, അങ്ങനെ അവർ പരാജിതരും നിരാശരുമായിത്തീരുകയും ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടിയാണത്. എന്നല്ലാതെ, അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കുകയല്ല ഉദ്ദേശ്യം. ശത്രുക്കളുമായി ഏറ്റുമുട്ടിയാൽ സധീരം അവരുമായി നേരിടണമെന്നും മറ്റും ഉപദേശിച്ചുകൊണ്ട് സൂറത്ത് മുഹമ്മദിൽ അല്ലാഹു പറയുന്നു: "അല്ലാഹു ദ്ദേശിക്കുന്ന പക്ഷം, അവരിൽ നിന്ന് അവൻ സ്വയം രക്ഷാനടപടി എടുക്കുമായിരുന്നു . എങ്കിലും, നിങ്ങളിൽ ചിലരെക്കൊണ്ട് പരീക്ഷണം നടത്തുവാൻ വേണ്ടിയാണത്.' اللها َ ر َ ص َ تنلا محمد )ബദ്റിൽ ആയിരം മലക്കുകളെ ഇറക്കിയ വിവരം പറഞ്ഞതിനെത്തുടർന്ന് സൂ: അൻഫാലിലും തന്നെ 126--ാം വചനത്തിൽ പ്രസ്താവിച്ച ഈ സംഗതി അല്ലാഹു ആവർത്തിച്ചിരിക്കുന്നത് കാണാം. ബദ്ർ യുദ്ധമല്ലാത്ത മറ്റ് യുദ്ധങ്ങളിലൊന്നും മലക്കുകൾ ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും, ബദ്റിൽ മലക്കുകൾ യുദ്ധത്തിൽ ഭൂരിഭാഗം പണ്ഡിതൻമാരുടേയും അഭിപ്രായം. ബദ്റിൽ അവർ യുദ്ധ -ത്തിൽ ക്വുർ-ആൻ വ്യാഖ്യാതാക്കളും ചരിത്ര പണ്ഡിതൻമാ രും ഏകാഭിപ്രായക്കാരാണെന്നത്രെ ഇമാം റാസീ (റ) പ്രസ്താവിക്കുന്നത്. ഒരു യാഥാർത്ഥ്യം ഇവിടെ ഓർമിക്കേണ്ടതുണ്ട്. മലക്കുകൾ യുദ്ധത്തിൽ പങ്കെടുത്ത് എന്ന് പറയുമ്പോൾ, അവരുടെ പ്രവർത്തനവും ഇടപെടലും മനുഷ്യരുടേതുപോലെത്ത -ന്നെയായിരിക്കുമെന്ന് കണക്കാക്കരുത്. ഈ ലോകത്ത് നടക്കുന്ന പല വിഷയങ്ങളിലും മലക്കു -കൾക്ക് ചില ക്വുർ-ആൻ കൊണ്ടും ഹദീഥുകൊണ്ടും സംശയാതീതമായി സ്ഥാപിതമായതാണ്. എന്നിരിക്കെ, "ഒരു മലക്കുപോരെ ശത്രുക്കളെ ഒന്നാകെ ന ശിപ്പിക്കുവാൻ? പിന്നെ, ആയിരക്കണക്കിൽ മലക്കുകളുടെ ആവശ്യമെന്ത്? മലക്കുകൾ യുദ്ധം മനുഷ്യരുടെ കൈക്കല്ലാതെ ശത്രുക്കൾ മരിച്ചുവീഴുന്നത് കാണേണ്ടതല്ലേ? ആയിരം മലക്കുകൾ ഇറങ്ങി യുദ്ധം ചെയ്തിട്ടും എഴുപതുപേരല്ലേ കൊല്ലെ പ്പട്ടുള്ളൂ.?' എന്നിത്യാദിയുള്ള ചിലരുടെ ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല . മേൽ സൂചിപ്പിച്ചതുപോലെയുള്ള ചില യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ, മലക്കുകൾ ഇറങ്ങുന്നതിനെയും,-യുദ്ധം ചെയ്യുന്നതിനെയും മുൻ കാലത്ത് പാടെ നിഷേധിച്ച ഒരാളാണ് അബൂബകറിൽ അസ്വമ്മ്. അദ്ദേഹത്തിന്റെ ന്യായവാ -ദങ്ങൾക്കെല്ലാം മറുപടിയും ഖണ്ഡനവും നൽകിക്കൊണ്ട് ഇമാംറാസീ (റ)യും മ റ്റും ഇങ്ങനെ പറയുന്നു: "ക്വുർ-ആനെയും , പ്രവാചകത്വത്തെയും നിഷേധിക്കുന്നവർക്കേ ഇങ്ങനെ പറയുവാൻ സാധിക്കുകയുള്ളൂ. ക്വുർ-ആനും, അനേകം ഹദീഥുകളും വ്യക്തമായി പ്രസ്താവിച്ച ഈ വിഷയം നിഷേധിക്കുവാൻ അബൂബകറിൽ അസ്വമ്മിന് ഒരിക്കലും പാടില്ലായിരുന്നു' ഇത് സംബന്ധിച്ച് സൂറത്തുൽ അൻഫാലിൽവെച്ച് നമുക്ക് കൂടുതൽ സംസാ -രിക്കാം.
3:128–129لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَيۡءٌ أَوۡ يَتُوبَ عَلَيۡهِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَٰلِمُونَ
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٞ رَّحِيمٞ
(128) (നബിയേ) കാര്യത്തിൽ (അഥവാ അധികാരത്തിൽ) നിനക്ക് യാതൊന്നും (തന്നെ)-ഇല്ല. ഒരു പക്ഷേ, അവൻ (അല്ലാഹു) അവരുടെ പശ്ചാത്താപം സ്വീകരിക്കുക, അല്ലെങ്കിൽ അവരെ ശിക്ഷിക്കുകകാരണം, നിശ്ചയമായും അവർ അക്രമികളാകുന്നു. ധ എന്നിരിക്കെ, രണ്ടിനും സാദ്ധ്യതയുണ്ട്. പ (129) അല്ലാഹുവിനുള്ളതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്ത് കൊടുക്കും; അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (128) നിനക്കില്ല الأم കാര്യത്തിൽ നിന്ന്, അധികാരത്തിൽ നിന്ന് ٌ ء ْ َ യാതൊന്നും ْ و َ أ അല്ലെങ്കിൽ (ഒരു പക്ഷേ) ي َ ت ُ وب َ അവൻ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം) അവർക്ക് അല്ലെങ്കിൽ അവരെ ശിക്ഷിക്കുകയും (ആവാം) കാരണം നിശ്ചയമായും അവർ അക്രമികളാകുന്നു. (129) و َ اللهِ َّ ِ അല്ലാഹുവിനാണ് الس ആകാശങ്ങളിലുള്ളത് الأر ഭൂമിയിലുള്ളത് അവൻ പൊറുക്കും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ശിക്ഷിക്കുകയും ചെയ്യും അവൻ ഉദ്ദേശിക്കുന്നവരെ ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ 2 ر َ ح ِ കരുണാനിധിയാണ്. ഉഹ്ദ് യുദ്ധത്തിൽ നബി ക്കും സ്വഹാബികൾക്കും ശത്രുക്കളുടെ കൈക്ക് പല അത്യാഹിതങ്ങളും സംഭവിക്കുകയുണ്ടായല്ലോ. അതിനെത്തുട ർന്ന് ശത്രുക്കളിൽ കൂടുതൽ അക്രമം നടത്തിയ ചില മുശ്രിക്കുകൾക്കെതിരായി നബി പ്രാർത്ഥിക്കുകയോ പ്രാർത്ഥിക്കുവാൻ അല്ലാഹുവിനോട് അനുവാദത്തിന് അപേക്ഷിക്കുകയോ ഉണ്ടായെന്നും, അതോട് ബന്ധപ്പെട്ടുകൊണ്ടാണ് ഈ വചനം അവതരിച്ചതെന്നും ഹദീഥുകളിൽ വന്നിരിക്കുന്നു. ഇന്നിന്നവർ സൻമാർഗികളാണെന്നും, ദുർമാർഗി -കളാണെന്നുമുള്ള തീരുമാനമെടുക്കുവാനോ, വിധി കൽപിക്കുവാനോ നബി അധികാരമില്ല. അക്കാര്യം അല്ലാഹുവിന്റെ അധികാരാവകാശത്തിൽ പെട്ടതാണ്. ഒരു പക്ഷേ , അവിശ്വാസിയും ദുർമാർഗിയുമാണെന്ന് കരുതപ്പെട്ടവൻ പിന്നീട് ഖേദിച്ച് മടങ്ങി നന്നാവുകയും അവന്റെ മടക്കം അല്ലാഹു സ്വീകരിക്കുകയും ചെയ്തെന്നുവരാം. അല്ലെങ്കിൽ അവർ അക്രമികളായ സ്ഥിതിക്ക് അല്ലാഹു അവരെ ശിക്ഷിക്കുകതന്നെ ചെയ്തെന്നും വരാം. ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മവും അന്തിമവുമായ തീരുമാനം അല്ലാഹുവിങ്കലാണുള്ളത് എന്നൊക്കെയാണ് ഒന്നാമത്തെ വചനത്തിന്റെ സാരം. രണ്ടാമത്തെ വചനം ഇൗ ആശയം ഒന്നുകൂടി ദൃഢപ്പെടുത്തുകയും ചെയ്യുന്നു. മേൽ സൂചിപ്പിച്ച പ്ര കാരം ഇസ്ലാമിന്റെ കഠിന വിരോധികളായിരുന്ന ചില വ്യക്തികൾ പിന്നീട് നബി -യിൽ വിശ്വസിക്കുകയും, പ്രധാന സ്വഹാബികളായിത്തീരുകയും അവരെക്കൊണ്ട് ഇസ്ലാമിന് വളരെ നേട്ടങ്ങൾ ഉണ്ടായിത്തീരുകയും ചെയ്തിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാകുന്നു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: اللها (നീ ഇഷ്ടപ്പെട്ടവരെ നീ സൻമാർഗത്തിലാക്കുകയില്ല; എങ്കിലും ല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സൻമാർഗത്തിലാക്കുന്നു.) വിഭാഗം - 14
3:130–131يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُواْ ٱلرِّبَوٰٓاْ أَضۡعَٰفٗا مُّضَٰعَفَةٗۖ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ
وَٱتَّقُواْ ٱلنَّارَ ٱلَّتِيٓ أُعِدَّتۡ لِلۡكَٰفِرِينَ
(130) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ ഇരട്ടിയിരട്ടികളായി പലിശ (മുതൽ)-തിന്നരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (131) അവിശ്വാസികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതായ നരകത്തെ സൂക്ഷിക്കുകയും ചെയ്യുവിൻ. (130) ഒآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങൾ തിന്നരുത് (ഉപയോഗിക്കരുത്) الر ِ ّ ب َ ا പലിശ ഇരട്ടികളായി ഇരട്ടിയാക്കപ്പെട്ട (ഇരിട്ടിയിരട്ടിയായി) നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങളായേക്കാം, ആകുവാൻവേണ്ടി നിങ്ങൾ വിജയം പ്രാപിക്കുക (131) നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ الن ّ َ ار َ നരകത്തെ ഒരുക്കിവെക്കപ്പെട്ടതായ അവിശ്വാസികൾക്കുവേണ്ടി. മൗലികമായ പല വിഷയങ്ങളും, യുദ്ധസംബന്ധമായ കുറേ കാര്യങ്ങളും വിവരിച്ചശേഷം, നിത്യജീവിതത്തിൽ സത്യവിശ്വാസികൾ അറിഞ്ഞും അനു -ഷ്ഠിച്ചും വരേണ്ടുന്ന ഏതാനും വിധി വിലക്കുകളും, ഉപദേശ നിർദ്ദേശങ്ങളും അല്ലാഹു ന ൽകുന്നു. വിഷയങ്ങളുടെ ക്രമീകരണത്തിലും, അവ കൈകാര്യം ചെയ്യുന്നതിലും ക്വുർ-ആൻ സ്വീകരിച്ച രീതി ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും, അതിന് അതിന്റേതായ ഒരു മുഖവുരയിൽ വിവരിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് ഓരോ ആയത്തും അതിന്റെ തൊട്ട ആയത്തും തമ്മിൽ വിഷയപരമായി പ്രത്യക്ഷത്തിൽ ഒരു ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും നാം അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാലും മൊത്തത്തിൽ പരിശോധിച്ചാൽ, ഈ വചനങ്ങളും മുമ്പുള്ള വചനങ്ങളും തമ്മിൽ വിഷയപരമായി ബന്ധം ഇല്ലായ്കയില്ല താനും. സത്യവിശ്വാസികളും അവരുടെ എതിരാളികളും തമ്മിലുള്ള സംഘട്ടനം സംബന്ധിച്ച പരാമർശങ്ങളെ തുടർന്ന് എതിരാളികളിൽ നിലവിലുള്ള ദോഷഗുണങ്ങൾ സത്യവിശ്വാസികളിൽ ഇല്ലാതാക്കുവാനും, അവരെ ഉത്തമ സമുദായമാക്കി വളർത്തിയെടുക്കുവാനും വേണ്ടുന്ന മാർഗങ്ങൾ അവർക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത് അനുയോജ്യമായിരിക്കുമല്ലോ. പലിശമുതൽ ഉപയോഗിക്കുന്നതിനെ- --ക്കുറിച്ച് സത്യവിശ്വാസികളെ ഈ വചനം മുഖേന അല്ലാഹു വിലക്കുന്നു. പലിശയെ സംബന്ധിച്ച് പല വിവരങ്ങളും സൂറത്തുൽ ബക്വറഃയിൽ കഴിഞ്ഞുപോയിട്ടുണ്ട്. കാണ്ട് അതിനെപ്പറ്റി ഇവിടെ അധികം വിശദീകരിക്കേണ്ടുന്ന ആവശ്യമില്ല. പ്രത്യേ ക ഉപാധികളോ വിശേഷണങ്ങളോ ഒന്നും കൂടാതെയാണ് അവിടെ പലിശയെ അല്ലാഹു നി ഷിദ്ധമാക്കി പ്രസ്താവിച്ചിരിക്കുന്നത്. ഇവിടെ പലിശ തന്ന് വിലക്കിയപ്പോൾ ഇരട്ടിയിരട്ടിയായ നിലയിൽ തിന്നരുത് എന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താൽ, ഇരട്ടിക്കണക്കിൽ വാങ്ങുന്ന പലിശ മാത്രമേ വിരോധിക്കപ്പട്ടിട്ടുള്ളുവെന്നോ, പലിശക്കാരുടെ ഭാഷയിലുള്ള "മിതപ്പലിശ'ക്ക് വിരോധമില്ലെന്നോ ഇതിനർത്ഥമില്ല. നികൃഷ്ടമോ, നീചമോ ആയ ഒരു കാര്യത്തെക്കുറി ആക്ഷേപിക്കുകയോ, വിലക്കുകയോ ചെയ്യുമ്പോൾ അതിന്റെ ദുഷിച്ച ചില വശങ്ങളെ ചൂണ്ടിക്കാട്ടുന്ന വിശേഷണങ്ങൾ എടുത്ത് പറഞ്ഞ് അതിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടലും, ശ്രോതാക്കൾക്ക് അതിനോട് വെറുപ്പ് തോന്നത്തക്ക ശൈലിയിൽ അതിനെക്കുറിച്ച് സംസാരിക്കലും സാധാരണ പതിവാണ്. എല്ലാ ഭാഷയിലും സാഹിത്യങ്ങളിലും കാണാവുന്നതാണിത്. അക്കൂട്ടത്തിൽ പെട്ടതാണ് "പലിശ ഉപയോഗിക്കരുത്' എന്നോ പറയാതെ "പലിശ തിന്നരുത് ( الر എന്ന് ഇവിടെയും, "അനാഥകളുടെ സ്വത്തുക്കൾ എടുത്ത് ഉപയോഗിക്കരുത്' എന്ന് പറയുന്നതിന് പകരം "അനാഥരുടെ സ്വത്തുക്കൾ തിന്നരുത് ( الي َ تامى എന്നുമൊക്ക അല്ലാഹു പറയുന്നതും അതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ് "ഇരട്ടിയിരട്ടിയായി എന്ന പ്രയോഗവും, അന്യന്റെ ധനം ന്യായം കൂടാതെ മേടിക്കുന്നതും ഉപയോഗിക്കുന്നതും തെറ്റാണ്. അത് അങ്ങോട്ട് കൊടുത്തതിനെക്കാൾ ഇരട്ടിക്കണക്കിലാകു -ന്നത് അതിനെക്കാൾ ഭയങ്കരമായ തെറ്റായിത്തീരുന്നു എന്നാണതിലുള്ള സൂചന. സ്വന്തം മക്കളെ കൊല്ലുന്നതിനെപ്പറ്റി ആക്ഷേപിച്ച് പറഞ്ഞപ്പോൾ خشية ان يطعم معك ( ആ കുട്ടി നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്നുകൊണ്ട്) എന്നും, വ്യഭിചാരത്തെ -ക്കുറിച്ച് പറഞ്ഞപ്പോൾ ان تزنى حليلة جارك (നിന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യുക) എന്നും നബി പറഞ്ഞതായി ഹദീഥുകളിൽ വന്നിട്ടുള്ളതും ഈ ഇനത്തിൽ ഉൾപ്പെട്ട ത് തന്നെ. കുട്ടി തന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന ഭയമില്ലാത്തപ്പോൾ സ്വന്തം മക്കളെ കൊല്ലാമെന്നോ, അയൽക്കാരന്റെ ഭാര്യയല്ലാത്ത സ്ത്രീകളെ വ്യഭിചരിക്കുന്നതിന് വിരോധമില്ലെന്നോ സൽബുദ്ധിയുള്ള ഒരാളും ഇതിൽ നിന്ന് മനസ്സിലാക്കുകയില്ലല്ലോ. ബുദ്ധി ജീവികൾ, ഉൽബുദ്ധർ, പുരോഗമനേച്ഛുക്കൾ' എന്നൊക്കെ സ്വയം അഹങ്കരിക്കുന്ന ചില ഭൗതിക താൽപര്യക്കാരും, ഇസ്ലാമിന്റെ ഗുണകാംക്ഷി കളെന്ന ഭാവേന നയപൂർവ്വം മുസ്ലിംകളെ ഇസ്ലാമിൽ നിന്ന് അകറ്റുവാനുള്ള ഗൂഢ പരിപാടിയിട്ട് പ്രവർത്തിക്കുന്ന ചിലരും ഇസ്ലാമിൽ "മിതപ്പ--ലിശ'ക്ക് വിരോധമില്ലെന്നും "ഇരട്ടിപ്പലിശ' മാത്രമാണ് വിരോധിക്കപ്പെട്ടിരിക്കുന്നതെന്നും തട്ടിമൂളിക്കാറുണ്ട്. എന്ന ഈ വാക്ക് അവർ തങ്ങൾക്ക് തെളിവായി പൊക്കിക്കാട്ടുകയും ചെയ്യും. അല്ലാഹുവിന്റെ ക്വുർ-ആനും, നബി -യുടെ സുന്നത്തും ഇസ്ലാമിന്റെ പ്രമാണമായി അംഗീകരിക്കുന്ന ഒരു വ്യക്തിക്ക് ഇതിനോട് യോജിക്കുക സാദ്ധ്യമല്ല. എന്ന് മാത്രമേ തൽക്കാലം ഇതിനെപ്പറ്റി പറയുന്നുള്ളൂ. സൂറത്തുൽ ബക്വറ-:യിൽ പലിശയെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കുകളിൽ നിന്നും, അവയുടെ വിവരണത്തിൽ നിന്നും ഈ വാസ്തവം കൂടുതൽ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ടല്ലോ. (ഇരട്ടിയിരട്ടിയായ നിലയിൽ) എന്ന് പറയുവാൻ മറ്റൊരു കാ രണം കൂടിയുണ്ട്. അക്കാലത്ത് അറേബ്യയിൽ കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത് ഇരട്ടിക്കണക്കിൽ പലിശ ഈടാക്കുന്ന സമ്പ്രദായമായിരുന്നു. ഒരു സംഖ്യ ഒരവധി നിശ്ചയിച്ചുകൊണ്ട് പലിശക്കുകൊടുക്കുക, അവധിക്ക് മൂലധനവും പ ലിശയും മടക്കിക്കൊടുത്തില്ലെങ്കിൽമിക്കവാറും അതിന് സാദ്ധ്യമല്ലാത്ത നിശ്ചയത്തോടുകൂടിയായിരിക്കും ഇടപാട് കിട്ടേണ്ടുന്ന പലിശ സംഖ്യയും മൂലധനത്തിൽ കൂട്ടിച്ചേർക്കുക, പിന്നത്തെ അവധി അവസാനിക്കുമ്പോൾ അതുവരെയുള്ള പ ലിശയും അസ്സൽ മുതലാക്കി വീണ്ടും വർദ്ധിപ്പിക്കുകയും അതിന് പലിശ കൂട്ടുകയും ചെയ്യുക. അങ്ങനെ, അവസരം കിട്ടിയാൽ വീണ്ടും വീണ്ടും അപ്രകാരം തന്നെ ചെയ്യു -ക. അവസാനം, ആദ്യം കൊടുത്ത മൂലധനത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും വസൂലാക്കപ്പെടുന്നത്. ഇതോടെ കടക്കാരന്റെ കഥ കഴിയുകയും ചെയ്യും. ഈ സമ്പ്രദായം ഇന്നും പലിശക്കച്ചവടക്കാർ സ്വീകരിച്ചുവരുന്നതാണ്. "പരിഷ്കൃത യുഗ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിലക്കിയതിന്റെ അടിസ്ഥാനത്തിലല്ലെങ്കിലുംനാട്ടിന്റെ സാമ്പത്തിക നയങ്ങൾക്ക് ഉപദ്രവകരമാണതെന്ന കാരണത്താൽ, പല രാഷ്ട്രങ്ങളും ഈ ഇരട്ടിപ്പലിശാ സമ്പ്രദായത്തിൽ പല നിയന്ത്രണങ്ങളും മാത്രം. അതേ സമയത്ത് അവരുടെ ങ്കതികാർത്ഥത്തിലുളള മിതപ്പലിശ നിലവിലുള്ള സാമ്പത്തിക നയത്തിന്റെ ഒരു അനിവാര്യ ഘടകമെന്നോണം എല്ലാവരും നിലനിറുത്തുകയും ചെയ്യുന്നു. സത്യവിശ്വാസികളോട് നരകത്തെ സൂക്ഷിക്കണമെന്ന് താക്കീത്െ ചയ്തപ്പോൾ, അത് അവിശ്വാസികൾക്കായി ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. നരകം പ്രധാനമായും അവിശ്വാസികെ ള ഉദ്ദേശിച്ചാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യുന്ന സത്യ -വിശ്യാസികൾക്കും അതിലെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഓർക്കണം, പലിശപോലുള്ള പാപകൃത്യങ്ങളിൽ അതിര് കവിഞ്ഞാൽ അവിശ്വാസികളുടെ കൂട്ടത്തിൽ പെ പോകുന്നത് ഭയപ്പെടേണം എന്നൊക്കെ അതിൽ സൂചന കാണാം. കൂടാതെ, ഇവിടെയും, അൽബക്വറഃ ലും നരകത്തെക്കുറിച്ചും, അടുത്ത 133--ാം വചനത്തിലും സൂറ:ഹദീദ് 21 ലും സ്വർഗത്തെക്കുറിച്ചും പറഞ്ഞപ്പോൾ,-അത് ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളതിൽ നിന്ന് സ്വർഗവും നരകവും നേരത്തെത്തന്നെ തയ്യാറാക്കപ്പെട്ടു മനസ്സിലാകുന്നത്. ഇതിനെപ്പറ്റി അൽബക്വറഃയിൽ മുമ്പ് നാം വിവരിച്ചതാണ്.
3:132–133وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ
۞وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ
(132) നിങ്ങൾ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിൻനിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കാം. (133) നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനത്തിലേക്ക് (അന്യോന്യം) ധൃതികൂട്ടി വരുകയും ചെയ്യുവിൻ; ഒരു സ്വർഗത്തിലേക്കും (ധൃതി കൂട്ടുവിൻ): അതിന്റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയ അത്ര) ആകുന്നു; അത് സൂക്ഷ്മത പാലിക്കുന്നവ (രായ ഭയഭക്തന്മാ)ർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. (132) നിങ്ങൾ അനുസരിക്കുക (വഴിപ്പെടുക)യും ചെയ്യുവിൻ َ َّ اللها അല്ലാഹുവെ و َ الر ّ َ س ُ ول َ റസൂലിനെയും നിങ്ങളായേക്കാം, ആകുവാൻ നിങ്ങൾക്ക് (നിങ്ങളോട്) കരുണ ചെയ്യപ്പെടും (133) നിങ്ങൾ (അന്യോന്യം) ധൃതിപ്പെട്ട് വരുകയും (ബദ്ധപ്പാട് കാട്ടുകയും) ചെയ്യുവിൻ പാപമോചനത്തിലേക്ക് നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഒരു സ്വർഗത്തിലേക്കും അതിന്റെ വിസ്താരം, വീതി الس ആകാശങ്ങളാകുന്നു و َ الأر ْ ض ُ ഭൂമിയും അത് ഒരുക്ക(-തയ്യാറാക്ക)-പ്പെട്ടിരിക്കുന്നു സൂക്ഷ്മത പാലിക്കുന്നവർക്ക്, ഭയഭക്തന്മാർക്ക് അല്ലാഹുവിനെ അനുസരിക്കുവാൻ കൽപിക്കുന്നതോടൊപ്പം റസൂ -ലിനെയും അനുസരിക്കണമെന്ന് ക്വുർ-ആനിൽ പലേടത്തും പറഞ്ഞത് കാണാം. അല്ലാ -ഹുവിനെ അനുസരിക്കൽ സാക്ഷാൽകൃതമാകുന്നത് റസൂലിനെ അനുസരിക്കുന്നത് വഴിയാണല്ലോ. കാരണം, അല്ലാഹുവിന്റെ എല്ലാ കൽപനാ നിർദ്ദേശങ്ങളും ലഭിക്കുന്നത് റസൂൽ മുഖേനയാണ്. അതുകൊണ്ടാണ് االله (റസൂലിനെ ആർ അനുസരിക്കുന്നുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു) എന്ന് മറ്റൊരു സ്ഥലത്ത് (4: 80ൽ) അല്ലാഹു പറയുന്നത്. ക്വുർ-ആൻ മാത്രമേ മുസ്ലിംകൾ പ്ര മാണമായി അംഗീകരിക്കേണ്ടതുള്ളൂനബി യുടെ സുന്നത്തിനെ വാദിക്കുന്ന കക്ഷിക്കാർ ഈ യാഥാർത്ഥ്യം വിസ്മരിച്ച് കളഞ്ഞിരിക്കയാണ്. പലിശ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിരോധിച്ചതിനെത്തുടർന്നാണല്ലോ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവാൻ കൽപിച്ചത്. അപ്പോൾ, പലിശയെ സംബന്ധിച്ച് നബി നൽകിയിട്ടുള്ള എല്ലാ വിശദീകരണങ്ങളും കൽപനകളും ഒരു പ്രത്യേക സൂചന കൂടി ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന് വ്യക്തമത്രെ. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് അല്ലാഹുവിങ്കൽ നിന്ന് പാപമോചനം നേടുവാനും, ഞാൻ മുമ്പിലാവണം ഞാൻ മുമ്പിലാവണം എന്ന വീറോടെ സൽകർമങ്ങൾ ചെയ്തുകൊണ്ട് ആകാശഭൂമികളോളം വിശാലവിസ്തൃതമായ സ്വർഗത്തിൽ അനുഗൃഹീത ജീവിതം നേടുവാനും അല്ലാഹു സത്യവിശ്വാസികളെ ആവേശപ്പെടുത്തുന്നു. കഴിഞ്ഞ വചനത്തിൽ അവിശ്വാസികൾക്കായി തയ്യാറാ -ക്കപ്പെട്ട നരകത്തിൽ പ്രവേശിക്കുവാൻ ഇടയാകുന്നത് സൂക്ഷിക്കണമെന്ന് കൽപിച്ചതു -പോലെ, സൂക്ഷ്മത പാലിക്കുന്ന ഭയഭക്തൻമാർക്കു വേണ്ടിയാണ് അത്രയും വിശാലമായ സ്വർഗം തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും, അതുകൊണ്ട് ഭയഭക്തൻമാരായി ജീവിച്ചുകൊണ്ട് ആ സ്വർഗം പ്രാപിക്കുവാൻ ഉത്സാഹിക്കണമെന്നും ഉപദേശിച്ചിരിക്കുന്നു. ഏതാണ്ട് ഈ (133--ാം) വചനം പോലെയുള്ള ഒരു വചനം സൂറത്തുൽ ഹദീദ് 21 ലും കാണാവുന്നതാണ്. കൂടുതൽ വിവരണം അവിടെ കാണാം. സ്വർഗത്തിന് അവകാശികളായിത്തീരുന്ന ഭയഭക്തൻമാരുടെ ഗുണങ്ങൾ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:--
3:134–136ٱلَّذِينَ يُنفِقُونَ فِي ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلۡكَٰظِمِينَ ٱلۡغَيۡظَ وَٱلۡعَافِينَ عَنِ ٱلنَّاسِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ
وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ
أُوْلَـٰٓئِكَ جَزَآؤُهُم مَّغۡفِرَةٞ مِّن رَّبِّهِمۡ وَجَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ
(134) അതായത്, സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ചിലവഴിക്കുന്നവർ, കോപം ഒതുക്കിവെക്കുന്നവരും, മനുഷ്യർക്ക് മാപ്പ് നൽകുന്നവരും. അല്ലാഹു, നന്മ പ്രവർത്തിക്കുന്നവരെ സ്നേഹിക്കുന്നതുമാണ്. (135) യാതൊരു കൂട്ടരും: തങ്ങൾ വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കിൽ തങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്താൽ, അവർ അല്ലാഹുവിനെ ഓർമിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങൾക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്;- അല്ലാഹു അല്ലാതെ പാപങ്ങളെ ആർ പൊറുക്കും?!- (മാത്രമല്ല) തങ്ങൾ ചെയ്തതിൽ അറിഞ്ഞുംകൊണ്ട് അവർ ശഠിച്ച് നിൽക്കുകയുമില്ല. ധ ഇങ്ങനെയുള്ളവർക്കാണ് സ്വർഗം ഒരുക്കപ്പെട്ടിരിക്കുന്നത് പ (136) അക്കൂട്ടർ- (അതെ) അവരുടെ പ്രതിഫലം, തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനവും, അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളുമാകുന്നു; അതിൽ (അവർ) നിത്യവാസികളായ നിലയിൽ. പ്രവർത്തിക്കുന്നവരുടെ പ്രതിഫലം എത്ര നല്ലത്! (134) ّ َ ِ ين َഒي ചിലവഴിക്കുന്നവർ َّ َّ اء ِ في ِ لا സന്തോഷാവസ്ഥയിൽ, സന്തോഷത്തിൽ و َ الض َّ ر ّ َ اء ِ കഷ്ടാവസ്ഥയിലും, സന്താപത്തിലും -ഒതുക്കി (മൂടി) വെക്കുന്നവരും കോപത്തെ, ക്ലേശം, കഠിന കോപം മാപ്പ് നൽകുന്നവരും الن മനുഷ്യർക്ക്, മനുഷ്യരെപ്പറ്റി ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ ي ُ ح ِ ب ُّ സ്നേഹിക്കുന്നു, ഇഷ്ടപ്പെടും നന്മ (പുണ്യം) ചെയ്യുന്നവരെ (135) ّ َ ِ ين َഒا َ و യാതൊരു കൂട്ടരും അവർ ചെയ്താൽ വല്ല (ഒരു) നീചകൃത്യം അല്ലെങ്കിൽ അവർ അക്രമം ചെയ്താൽ തങ്ങളോട് തന്നെ, സ്വന്തങ്ങളോട് അവർ ഓർമിക്കുന്നതാണ് َ َّ اللها അല്ലാഹുവിനെ എന്നിട്ട് (അങ്ങനെ) അവർ പാപമോചനം തേടും തങ്ങളുടെ പാപങ്ങൾക്ക് പൊറുക്കും ُّ ن ُ وب َ ഒا പാപങ്ങളെ لا ِ إ ُ َّ اللها അല്ലാഹു അല്ലാതെ അവർ ശഠിച്ചു ( വേറിടാതെ) നിൽക്കുകയുമില്ല തങ്ങൾ ചെയ്തതിൽ അവർ അറിഞ്ഞുകൊണ്ട് (136) അക്കൂട്ടർ അവരുടെ പ്രതിഫലം പാപമോചനമാണ് തങ്ങളുടെ റബ്ബിങ്കൽ നിന്ന് സ്വർഗങ്ങളും സഞ്ചരിക്കും, ഒഴുകും അതിന്റെ അടിയിലൂടെ ْ َ ار ُ ളالأ അരുവികൾ, നദികൾ ِِ ين َ ഡخ َ ا സ്ഥിരവാസികളായിക്കൊണ്ട് َ ا ഠ ف ِ അതിൽ എത്രയോ (വളരെ) നല്ലത് أ َ ج ْ ر ُ പ്രതിഫലം പ്രവർത്തിക്കുന്നവരുടെ സ്വർഗാവകാശികളായ ഭയഭക്തൻമാരുടെ മൂന്ന് ഗുണങ്ങളാണ് ആ ദ്യത്തെ വചനത്തിൽ പറഞ്ഞിരിക്കുന്നത്. (1) സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ധനം ചിലവഴിക്കുക. അതായത്, സുഖദുഃഖമെന്നോ, ക്ഷേമ ക്ഷാമമെന്നോ വ്യത്യാസമില്ലാതെ കഴിവനുസരിച്ചും സന്ദർഭമനുസരിച്ചും സൽക്കാര്യങ്ങളിൽ ചിലവഴിക്കുക. സുഖവും കുറെയൊക്കെ കയ്യയച്ച് ചിലവഴിക്കുന്നവർപോലും ചിലപ്പോൾ വല്ല ദുഃഖമോ ഞെരുക്കമോ നേരിട്ടാൽ പിന്നെ, അക്കാരണം കൊണ്ട് പിശുക്കൻമാരായി മാ റലും, നേരെമറിച്ച് പിശുക്കൻമാരായിക്കഴിയുന്ന ചിലർ, വല്ല ആപത്തും കഷ്ടപ്പാടും നേരിടുമ്പോൾ, മാനസാന്തരം വന്ന് ദാനധർമങ്ങൾ ചെയ്യാൻ തുനിയലും പതിവുണ്ട്. വർ അങ്ങനെയായിരിക്കയില്ല എന്ന് താൽപര്യം. പലിശയെക്കുറിച്ച് പറഞ്ഞപ്പോൾ, അത് നര -കത്തിലേക്ക് നയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായല്ലോ. സ്വർ ഗത്തിലേക്ക് നയിക്കുന്ന ഗുണങ്ങളിൽ ഒന്നാമത്തെതായി പലിശയുടെ നേരെ വിപരീത സ്വഭാവമായ ദാനധർമങ്ങളെ അല്ലാഹു എണ്ണിയിരിക്കുകയാണ്. (2) കോപം ഒതുക്കിവെക്കുക. കോപം വരുമ്പോൾ അത് മൂർച്ഛിക്കുവാൻ അനുവദിക്കാതെയും വികാരപ്രകടനം നടത്താതെയും സ്വന്തം മനസ്സിൽ ഒതുക്കി നിറുത്തുക. (3) ജനങ്ങൾക്ക് മാപ്പ് നൽകുക. അതായത്, മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പാകപ്പിഴവുകളുടെയും, തെറ്റുകുറ്റങ്ങളുടെയും പേരിൽ പ്രതികാരേ മാ അക്രമമോ നടത്താതെ വിട്ടുകളയുകയും, അവരോട് പകയും ശത്രുതയും വെച്ച് പു ലർത്താതിരിക്കുകയും ചെയ്യുക. ഈ മൂന്ന് കാര്യങ്ങളും എടുത്ത് പറഞ്ഞശേഷം, ഇങ്ങനെ നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കും ( ُ َّ اللها എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നതിൽ ഉപരിയായി മറ്റെന്ത് ഭാ ഗ്യമാണ് മനുഷ്യന് ലഭിക്കുവാനുള്ളത്?! ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും ക്വുർ-ആനിൽ പലേടത്തും അല്ലാഹു പ്രസ്താവിച്ച് കാണാം. അനേകം ഹദീഥുകളും ഇവയെപ്പറ്റി ഉദ്ധരിക്കുവാനുണ്ട്. ഒന്നാമത്തെതിനെപ്പറ്റി സൂറത്തുൽ ബക്വറഃയിൽ യഥാസ്ഥാനങ്ങളിൽവെച്ച് നാം പലതും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങളെ സംബന്ധിച്ച ചില ഹദീഥു -കൾ മാത്രം ഇവിടെ ഉദ്ധരിക്കാം. (1). നബി അരുളിച്ചെയ്തു: "മൽപിടുത്തം കൊണ്ടല്ല ഊക്കനാ-(ശക്തനാ)കുന്ന - ത്. പക്ഷേ, ദേഷ്യം വരുമ്പോൾ സ്വന്തം മനസ്സിനെ അധീനപ്പെടുത്തു -ന്നവനത്രെ ഊക്കൻ.' (അ; ബു; -മു.) (2) ഒരാൾ നബി -യുടെ അടുക്കൽ വന്ന് തനിക്ക് ഉപദേശം നൽകണമെന്നും, തനിക്ക് പഠിക്കുവാനുള്ള സൗകര്യാർത്ഥം അത് കുറഞ്ഞ വാക്കുകൾ മാ്ര തമായിരിക്കണമെന്നും അപേക്ഷിച്ചു. അദ്ദേഹത്തോട് നബി പറഞ്ഞത് لا َ تغضب (താൻ ദേഷ്യപ്പെടരുത്) എന്നായിരുന്നു. അദ്ദേഹം വീണ്ടും വീണ്ടും അപേക്ഷിച്ചു. അപ്പോഴൊക്കെ തിരുമേനി ആ വാക്ക് തന്നെ ആവർത്തിക്കുകയാണ് ചെയ്തത്. (ബു. ) അഹ്മദ് (റ)ന്റെ ഒരു നിവേദനത്തിൽ ഇങ്ങനെകൂടിയുണ്ട്: "ആ മനുഷ്യൻ പറയുകയാണ്: നബി അത് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു നോക്കി. നോക്കുമ്പോൾ ദേഷ്യം എല്ലാ തിന്മകളെയും ഉൾപ്പെടുത്തുന്നതാകുന്നു.' (3) നബി പറഞ്ഞു: "നിങ്ങളിൽ ഒരാൾക്ക് നിൽക്കുമ്പോൾ ദേഷ്യം പിടിച്ചാൽ അവൻ ഇരുന്നുകൊള്ളട്ടെ; എന്നിട്ട് ദേഷ്യം പോയാൽ അങ്ങനെ. ഇല്ലാത്ത -പക്ഷം, അവൻ കിടന്നുകൊള്ളട്ടെ.' (അ; ദാ.) ഈ നബി വചനപ്രകാരം അബൂദർറ് (റ) പ്രവർത്തിച്ചതായും ഹദീഥിൽ വന്നിരിക്കുന്നു (അ.) നേരെമറിച്ച് കിടത്തത്തി ൽ ദേഷ്യം വന്നാൽ എഴുനേറ്റിരിക്കുന്നതും, ഇരുത്തത്തിൽ ദേഷ്യം വന്നാൽ എഴുനേറ്റ് നിൽക്കുന്നതും, നിറുത്തത്തിൽ വന്നാൽ നിൽക്കുന്ന സ്ഥലം വിടുന്നതുമെല്ലാം തന്നെ ദേഷ്യത്തിന് വളർച്ച നൽകുന്നതുമായിരിക്കും. (4) നബി പറഞ്ഞു: "ഒരാൾക്ക് അവന്റെ കോപം നടപ്പിൽ വരുത്തുവാൻ കഴിവുണ്ടായിട്ടും അത് ഒതുക്കിവെച്ചാൽ അല്ലാഹു അവന്റെ ഉള്ളി ൽ അഭയവും വിശ്വാസവും വർദ്ധിപ്പിക്കുന്നതാണ്.' (ദാ.) (5) തിരുമേനി പറഞ്ഞു: "ധർമം നിമിത്തം ഒരു ധനവും ചുരുങ്ങിപ്പോവുകയില്ല. മാപ്പ് നിമിത്തം ഒരു അടിയാന്നും വീര്യം (പ്രതാപം) അല്ലാതെ അല്ലാഹു വ ർദ്ധിപ്പിക്കുകയില്ല. -അല്ലാഹുവിനുവേണ്ടി വല്ലവനും വിനയം കാണിച്ചാൽ അല്ലാഹു അവനെ ഉയർത്തും.' (മു.) (6). നബി പറഞ്ഞു: "ദേഷ്യം പിശാചിൽ നിന്നാണ്. പിശാചാകട്ടെ, അഗ്നിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അഗ്നി വെള്ളം കൊണ്ട് മാത്രമാണ്െ കടുക്കപ്പെടുന്നത്. അതിനാൽ, നിങ്ങളിൽ ഒരാൾക്ക് ദേഷ്യം പിടിച്ചാൽ, അപ്പോൾ അവൻ "വുദ്വൂ ' ചെയ്തുകൊള്ളട്ടെ.' (അ; ദ.) ഭയഭക്തൻമാരുടെ 4--ാമത്തെ ഗുണമായി (രണ്ടാമത്തെ വചനത്തിൽ) പസ്താവിച്ചത്, വല്ല നീചകൃത്യമോ, സ്വന്തം ദേഹത്തോട് തന്നെയുള്ള അക്രമമോ ചെയ്തുപോയാൽ അല്ലാഹുവിനെ ഓർമവരികയും, ഉടനെ പാപമോചനം തേടുകയും ചെയ്യുക എന്നത്രെ. അതായത് വല്ല പാപവും ചെയ്തുപോയാൽ ഉടനെത്തന്നെ കുറ്റ -ബോധം വരുകയും, അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരുമെന്ന ഭയം ജ നിക്കുകയും, അങ്ങനെ പശ്ചാത്തപിച്ച് പൊറുക്കലിനപേക്ഷിക്കുകയും ചെയ്യുക. തെറ്റുകു റ്റം വരുക മനുഷ്യസഹജമാകുന്നു. അതേ സമയത്ത് അല്ലാഹുവാകട്ടെ, കാരുണ്യവാ നും കരുണാനിധിയുമാണ്. അവന്റെ അടിയാൻമാരുടെ പക്കൽ വരുന്ന തെറ്റുകുറ്റങ്ങൾ വേറെ ആരാണുള്ളത്?! ആരുമില്ലല്ലോ. അതുകൊണ്ട് തെറ്റ് ചെയ്താൽ ഉട നെ മടങ്ങി മാപ്പിന്നപേക്ഷിക്കലാണ് മനുഷ്യന്റെ കടമ. നേരെ മറിച്ച് കുറ്റം ചെയ്യുകയും, കുറ്റമാണെന്നറിഞ്ഞുകൊണ്ട് അതിൽ നിന്ന് ഖേദിച്ച് മടങ്ങാതെ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് നന്ദികേടും ധിക്കാരവുമാകുന്നു. അതുകൊണ്ടാണ് "അവർ ചെയ്തതിൽ അവർ അറിഞ്ഞും കൊണ്ട് ശഠിച്ച് നിൽക്കുകയുമില്ല എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. കുറ്റം ചെയ്തുപോയെങ്കിലും ഉടനെ അതി ൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നപക്ഷം കുറ്റം പൊറുക്കപ്പെടുമെന്ന് മാത്രമല്ല.' ആ മടക്കം ഒരു പുണ്യകർമമായിത്തീരുന്നതുമാകുന്നു. ചെയ്ത കുറ്റത്തിൽ ശഠിച്ചുനിൽക്കാതിരിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഒരിക്കൽ ചെയ്ത കുറ്റം പിന്നീടൊരിക്കലും ആവർത്തിക്കാതിരിക്കുക ന്നല്ല. കുറ്റം ആവർത്തിക്കുന്നതും തെറ്റുതന്നെ. പക്ഷേ, കുറ്റം ആവർത്തിക്കുമ്പോൾ പശ്ചാത്താപവും ആവർത്തിക്കുന്നപക്ഷം അത് കുറ്റത്തിൽ ശഠിച്ച് നിൽക്കലായിരിക്കയി -ല്ല. ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കാതിരിക്കലാണ് ശഠിച്ച് നിൽക്കൽ. നബി പറയുന്നു: "പാപമോചനം തേടിയവൻ ശഠിച്ച് നിന്നിട്ടില്ല. അവൻ ഒരു ദിവസം എഴുപത് പ്രാവശ്യം ആവർത്തിച്ചാലും ശരി.' (ദാ; തി.) പാപം പലപ്രാവശ്യം ആവർത്തിച്ചാലും അപ്പോഴൊക്കെ ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും വേണം; അല്ലാഹു പൊറുത്തുതരികയില്ലെന്ന് നിരാശപ്പെടരുത് എന്നത്രെ ഹദീഥിന്റെ സാരം. മറ്റൊരു ഹദീഥിൽ നബി പറയുന്നു: "നിങ്ങളിൽ ഒരാളുടെ ഒട്ടകം (വാഹനം) ഒരു മരുഭൂമിയിൽ വെച്ച് പാഴായി (കാണാതായി) പോയിട്ട് അതിനെ അവന് മ്പാഴത്തെ സന്തോഷത്തേക്കാൾ അധികമാണ് അല്ലാഹുവിന് അവന്റെ അടിയാൻ പശ്ചാത്തപി -ക്കുന്നതിലുള്ള സന്തോഷം.' (ബു; മു.) പാപം ചെയ്തവന്റെ പശ്ചാത്താപത്തെപ്പറ്റി പ്രസ്താവിച്ചപ്പോൾ ആ പ്രസ്താവന തീരുംമുമ്പ് ഇടവാക്യമായി اللها (അല്ലാഹു അല്ലാതെ ആരാണ് പാപങ്ങൾ പൊറുക്കുക?!) എന്ന് അല്ലാഹു ചോദി ച്ച ചോദ്യം, ഹാ, ഏത് പാപിക്കാണ് അല്ലാഹുവിന്റെ കാരുണ്യത്തിൽ ആശ നൽകാത്ത ത്?! അവനോട് പാപമോചനം തേടുവാൻ ആർക്കാണ് ആവേശം നൽകാത്തത്?! അല്ലാഹുവേ! നീ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ മ!
3:137–138قَدۡ خَلَتۡ مِن قَبۡلِكُمۡ سُنَنٞ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ
هَٰذَا بَيَانٞ لِّلنَّاسِ وَهُدٗى وَمَوۡعِظَةٞ لِّلۡمُتَّقِينَ
(137) നിങ്ങളുടെ മുമ്പ് പല നടപടി ക്രമങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുവിൻ, എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ആലോചിച്ച്) നോക്കുവിൻ. (138) ഇത് മനുഷ്യർക്ക് (പൊതുവെയു)ള്ള ഒരു വിവരണമാകുന്നു; സൂക്ഷ്മത പാലിക്കുന്നവർക്ക് ധ ഭയഭക്തൻമാർക്ക് പ മാർഗദർശനവും സദുപദേശവും ആകുന്നു. (137) കഴിഞ്ഞുപോയിട്ടുണ്ട് നിങ്ങൾക്ക്മുമ്പ് നടപടിക്രമങ്ങൾ, സമ്പ്രദായങ്ങൾ, ചര്യകൾ എന്നാൽ നിങ്ങൾ സഞ്ചരിക്കുവിൻ, നടക്കുവിൻ الأر ْ ض ِ في ِ ഭൂമിയിൽ ف َ ان ْ ظ ُ روا എന്നിട്ട് നിങ്ങൾ നോക്കുവിൻ എങ്ങനെ ആയിരുന്നുവെന്ന് പര്യവസാനം വ്യാജമാക്കിയവരുടെ (138) ഇത് വിവരണമാകുന്നു മനുഷ്യർക്ക് മാർഗദർശനമാകുന്നു സദുപദേശവും സൂക്ഷ്മത പാലിക്കുന്നവർക്ക് പ്രവാചകൻമാരും അവരുടെ അനുയായികളും ഒരു ഭാഗത്തും, അവരുടെ എതിരാളികളായ സത്യനിഷേധികൾ മറുഭാഗത്തുമായി എത്രയോ ഏറ്റുമുട്ടലുകൾ ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. ഭൂമിയിലൂടെ സഞ്ചരിച്ച് മുമ്പ് കഴിഞ്ഞുപോയ ആ സമുദായങ്ങളുടെ പര്യവസാനം എങ്ങിനെയൊക്കെയാണ് സംഭവിച്ചിരുന്നെ തന്ന് അന്വേഷിച്ച് നോക്കിയാൽ ഇതിന് ധാരാളം തെളിവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. മനുഷ്യർക്ക് പൊതുവെ മനസ്സിലാക്കുവാൻ വേണ്ടിയാണ് കാര്യങ്ങൾ ഇങ്ങനെ വിവരിച്ച് തരുന്നത്. അതേ സമയത്ത് സൂക്ഷ്മത പാലിക്കുന്ന സത്യവിശ്വാസികളെ സംബന്ധിച്ചിടേ ത്താളം അവർക്കത് മാർഗദർശനവും സദുപദേശവും കൂടിയാകുന്നു. അവരാണേ ല്ലാ അത് ഉപയോഗപ്പെടുത്തുന്നവർ. എന്ന് സാരം.
3:139وَلَا تَهِنُواْ وَلَا تَحۡزَنُواْ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِينَ
(139) നിങ്ങൾ അധൈര്യപ്പെടുകയുമരുത്; വ്യസനിക്കുകയുമരുത്. നിങ്ങൾ തന്നെയാണ് ഏറ്റവും ഉന്നതൻമാർനിങ്ങൾ സത്യവിശ്വാസികളാകുന്നുവെങ്കിൽ! (139) നിങ്ങൾ ദുർബ്ബലരാവരുത്, അധൈര്യപ്പെടരുത് നിങ്ങൾ വ്യസനിക്കുകയുമരുത് നിങ്ങൾ (തന്നെ) الأع അധികം (ഏറ്റവും) ഉന്നതൻമാർ നിങ്ങളാകുന്നുവെങ്കിൽ സത്യവിശ്വാസികൾ വസ്തുത മേൽപ്രസ്താവിച്ച മാതിരിയായിരിക്കെ, ഉഹ്ദിൽ സംഭവിച്ചതുപോലെ താൽക്കാലികമായ വല്ല പരാജയമോ വിഷമങ്ങളോ അനുഭവപ്പെട്ടതിന്റെ പേരിൽ, നിങ്ങൾ ധൈര്യം നശിച്ചു ദുർബ്ബലരായിത്തീരുകയോ, അതിനെപ്പറ്റി വ്യസനിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്. നിങ്ങൾ യഥാർത്ഥ സത്യവിശ്വാസികളായിത്തീ -രുന്ന കാലത്തോളം ഇഹത്തിലും പരത്തിലും ഉന്നത സ്ഥാനം നിങ്ങൾക്കുതന്നെയായിരിക്കും . നിങ്ങളുടെ വിശ്വാസത്തിൽ ദൗർബ്ബല്യം വന്നുപോകുന്നതാണ് നിങ്ങൾ പ്രത്യേകം്ര ശദ്ധിക്കേണ്ടത്. അത് ബാധിക്കാത്ത പക്ഷം, നിങ്ങൾ ഭാവിയെക്കുറിച്ച് ഭയപ്പെടേണ്ടതി ല്ല എന്നൊക്കെ സത്യവിശ്വാസികളെ ഉൽബോധിപ്പിക്കുകയാണ്. അല്ലാഹു തുട -രുന്നു:--
3:140–141إِن يَمۡسَسۡكُمۡ قَرۡحٞ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٞ مِّثۡلُهُۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ وَلِيَعۡلَمَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَتَّخِذَ مِنكُمۡ شُهَدَآءَۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَمۡحَقَ ٱلۡكَٰفِرِينَ
(140) നിങ്ങൾക്ക് വല്ല മുറിവും (പരിക്കും) ബാധിക്കുന്നുവെങ്കിൽ, അതുപോലെയുള്ള മുറിവ് (പരിക്ക്) (ആ) ജനതക്കും ബാധിച്ചിട്ടുണ്ട്. ആ മനുഷ്യർക്കിടയിൽ നാം കൈമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസിച്ചവരെ അല്ലാഹു (വേർതിരിച്ച്) അറിയുവാനും, നിങ്ങളിൽ നിന്ന് സാക്ഷികളെ ഉണ്ടാക്കിത്തീർക്കുവാനും വേണ്ടി(യാണത്). അല്ലാഹുവാകട്ടെ, അക്രമികളെ ഇഷ്ടപ്പെടുകയില്ല. (141) (കൂടാതെ) വിശ്വസിച്ചവരെ ശുദ്ധീകരിച്ചെടുക്കുവാനും, അവിശ്വാസികളെ ധ അവരുടെ അഭിവൃദ്ധിയെ പ തുടച്ചുകളയുവാനും വേണ്ടിയാണ്. (140) നിങ്ങളെ സ്പർശിക്കുന്നെങ്കിൽ, നിങ്ങൾക്ക് ബാധിക്കുന്നെങ്കിൽ ق َ ر ْ ح ٌ വല്ല മുറിവും, പരിക്കും എന്നാൽ സ്പർശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട് (ആ) ജനങ്ങൾക്ക് അതുപോലുള്ള മുറിവ് الأي നാളുകൾ, ദിവസങ്ങൾ നാമവയെ കൈമാറ്റം ചെയ്യുന്നു الن മനുഷ്യർക്കിടയിൽ اللها അല്ലാഹു അറിയുവാനും َّ ِ ين َ ഒآم َ ن ُ وا ا വിശ്വസിച്ചവരെ അവൻ ഉണ്ടാക്കു(-ഏർപ്പെടുത്തു)-വാനും നിങ്ങളിൽ നിന്ന് സാക്ഷികളെ ُ َّ اللها َ و അല്ലാഹുവാകട്ടെ സ്നേഹിക്കുക (ഇഷ്ടപ്പെടുക)-യില്ല الظّ അക്രമികളെ (141) ശുദ്ധിയാക്കി എടുക്കുവാനും, തെളിയിച്ചെടുക്കുവാനും ُ َّ اللها അല്ലാഹു ّ َ ِ ين َഒآم َ ن ُ وا ا വിശ്വസിച്ചവരെ (അഭിവൃദ്ധി) മായിക്കുവാനും, നീക്കം ചെയ്യാനും അവിശ്വാസികളെ. ഉഹ്ദിൽ നിങ്ങൾക്ക് വളരെ പരുക്കും ക്ഷതവും ബദ്റിൽ ശത്രുക്കൾക്കും അതുപോലെ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അങ്ങനെ വല്ലതുമൊക്കെ ബാധിക്കുമ്പോഴേക്കും അതിൽ ക്ഷമകേടും ധൈര്യക്ഷയവും ഉണ്ടാവരുത്. ജയാപജയങ്ങൾ എല്ലാവർക്കും ബാധിച്ചെന്ന് വരും. അതെല്ലാം കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണ്. ഒരിക്കൽ ഒരു കൂട്ടർക്ക് ഗുണം കേണ്ടക്കാം. മറ്റൊരിക്ക ൽ മറിച്ചും കാണും ചില ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് അല്ലാഹു അങ്ങനെ ചെയ്യുന്നത്. യഥാർത്ഥവിശ്വാസികളും കപടവിശ്വാസികളും വേർതിരിഞ്ഞുവെളിക്കുവരണം, സത്യത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാൻ സന്നദ്ധതയുള്ള സത്യസാക്ഷികൾ നിങ്ങളിൽ ഉരുത്തിരിയണം, നിങ്ങളിലുള്ള ദൗർബല്യവും പോരായ്മയും നീക്കി നിങ്ങളെ ശുദ്ധീകരിച്ചെടുക്കണം, അങ്ങനെ ക്രമേണ അവിശ്വാസികളുടെ ശക്തിയും പ്രതാപവുമെല്ലാം തുടച്ച് നീക്കിക്കളയണം. ഇങ്ങനെ പലതുമാണ് ഈ പരീക്ഷണംകൊണ്ട് അല്ലാഹു ഉദ്ദേ -ശിക്കുന്നത് എന്ന് സാരം. (നിങ്ങളിൽ നിന്ന് സാക്ഷികളെ ഉണ്ടാക്കുക) എന്നതിന് രണ്ട് തരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്: 1. നിങ്ങളിൽ (നിന്ന്) രക്തസാക്ഷികളെ ഉണ്ടാക്കുക. രക്തസാക്ഷിക ൾക്ക് അല്ലാഹുവിങ്കൽ ലഭിക്കുന്ന സ്ഥാനം വളരെ മഹത്തായതാണല്ലോ. രക്തസാക്ഷികളായവർക്ക് അവരുടെ മരണശേഷം ലഭിക്കുന്ന മഹാനുഗ്രഹങ്ങൾ കാണുമ്പോൾ, തങ്ങളെ വീണ്ടും വീണ്ടും ജീവിപ്പിച്ചു ശത്രുക്കളാൽ കൊല്ലപ്പെടുമാറാക്കിയാൽ നന്നായേനെ എന്ന് അവർ കൊതിച്ചുകൊണ്ടിരിക്കുമെന്ന് നബി അരുളിചെയ്തിട്ടുള്ളത് പ്രസ്താവ്യമാണ്. ഉഹ്ദിലാകട്ടെ, എഴുപത് പേർ രക്തസാക്ഷികളാകുകയും ചെയ്തു. 2. ഇസ്ലാമിനുവേണ്ടി എന്ത് ത്യാഗവും വരിക്കുവാൻ തക്കവണ്ണം ശുദ്ധീകരിച്ചെടുക്കപ്പെട്ട മാതൃകാ രണ്ടഭിപ്രായങ്ങളും അവസാനം ഒരേ തത്വത്തിൽ തന്നെ കലാശിക്കുന്നതാ -ണെന്ന് കാണാം. اللها (അല്ലാഹു അറിയുവാൻ വേണ്ടി) എന്ന് 140--ാം വചനത്തിലും, اللها (അല്ലാഹു അറിഞ്ഞിട്ടില്ലാതിരിക്കെ) എന്ന് അടുത്ത താഴെ വചനത്തിലും കാണുന്നതുപോലെയുള്ള പ്രയോഗങ്ങളിൽ നിന്ന്ചില യുക്തിവാദക്കാർ സമർ ത്ഥിക്കാറുള്ളതുപോലെകാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അല്ലാഹുവിന് അവയെപ്പറ്റി അറിയുന്നതല്ലെന്ന് ആരും ധരിച്ച് പോകരുത്. ഭൂതവർത്തമാനഭാവി കാല വ്യത്യാസം കൂടാതെയും, ചെറുപ്പ വലുപ്പ വ്യത്യാസം കൂടാതെയും സകല കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്ന യാഥാർത്ഥ്യം നിരവധി ക്വുർ-ആൻ വചനങ്ങൾകൊണ്ടും, ന ബി വചനങ്ങൾകൊണ്ടും, സംശയാതീതമായി സ്ഥാപിതമായതാകുന്നു. ബുദ്ധിയും യുക്തിയും അതിന്റെ അനിവാര്യത വിളിച്ചോതുകയും ചെയ്യുന്നു. അല്ലാഹുവിന് മുൻകൂട്ടി അറിയാവുന്ന ആ കാര്യങ്ങൾ മറ്റുള്ളവർക്കും കാണത്തക്കവണ്ണം അനുഭവത്തിലൂ ടെ വെളിപ്പെട്ടുകാണുക എന്നത്രെ ആ വാക്കുകളുടെ താൽപര്യം. താഴെ 179--ാം വചനത്തിൽ നിന്നുതന്നെ ഇത് കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്.
3:142–143أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّـٰبِرِينَ
وَلَقَدۡ كُنتُمۡ تَمَنَّوۡنَ ٱلۡمَوۡتَ مِن قَبۡلِ أَن تَلۡقَوۡهُ فَقَدۡ رَأَيۡتُمُوهُ وَأَنتُمۡ تَنظُرُونَ
(142) അതല്ലനിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് നിങ്ങൾ വിചാരിച്ചുവോ? നിങ്ങളിൽ നിന്നും സമരം ചെയ്തവരെ അല്ലാഹു (വേർതിരിച്ച്) അറിയുകയും, ക്ഷമാലുക്കളെ (വേർതിരിച്ച്) അറിയുകയും, ചെയ്തിട്ടില്ലാതിരിക്കെ! (143) തീർച്ചയായും, നിങ്ങൾ മരണത്തെ കൊതിച്ചുകൊണ്ടിരുന്നിട്ടുണ്ട് അതിനെ കണ്ടുമുട്ടുന്നതിന് മുമ്പ്. ഇപ്പോൾ, നിങ്ങളത് (അനുഭവത്തിൽ) നോക്കിക്കൊണ്ട് (തന്നെ) കണ്ടുകഴിഞ്ഞിരിക്കയാണ്. (142) അതോ (അതല്ല) നിങ്ങൾ വിചാരിച്ചുവോ, ഗണിച്ചുവോ നിങ്ങൾ പ്രവേശിക്കുമെന്ന്, നിങ്ങൾക്ക് കടക്കാമെന്ന് സ്വർഗത്തിൽ അറിഞ്ഞിട്ടില്ലാതെ, അറിയാതിരിക്കെ ُ َّ اللها അല്ലാഹു സമരം (ധർമ യുദ്ധം) ചെയ്തവരെ നിങ്ങളിൽ നിന്ന് അവൻ അറിയുകയും (ചെയ്യാതെ) الص ക്ഷമിക്കുന്നവരെ, ക്ഷമാലുക്കളെ (143) തീർച്ചയായും നിങ്ങൾ ആയിരുന്നിട്ടുണ്ട് നിങ്ങൾ കൊതിക്കുക മരണത്തെ മുമ്പ് നിങ്ങളതിനെ കണ്ടുമുട്ടുന്നതിന് എന്നാൽ നിങ്ങൾ അതിനെ കണ്ടിട്ടുണ്ട് നിങ്ങൾ (ആയിക്കൊണ്ട്) നിങ്ങൾ നോക്കും ദീനിനുവേണ്ടി സമരം ചെയ്യുന്നവരെയും ശത്രുക്കളെ നേരിടുന്ന -തിൽ സഹനവും ക്ഷമയും കൈക്കൊള്ളുന്നവരെയും അനുഭവത്തിൽ വേർതിരിച്ചറിയുവാൻ അവസരം ഉണ്ടാക്കുന്നതിന് മുമ്പ്സത്യവിശ്വാസം സ്വീകരിച്ചുവെന്നതു -കൊണ്ടുമാത്രംനിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ, അതുവേ-−. (2: 214; 29: 2 എന്നീ വചനങ്ങളും നോക്കുക.) മുൻ സമുദായങ്ങളിൽ കഴിഞ്ഞതുപോലുള്ള പല പരീക്ഷണങ്ങൾക്കും നിങ്ങളും വിധേയരാകേണ്ടതുണ്ട്. പരീക്ഷണങ്ങളിൽ സ്ഥൈര്യവും, സഹനവും അവലംബിക്കുന്നവർക്കേ ഇഹത്തിൽ വിജയവും, പര -ത്തിൽ സ്വർഗവും ലഭിക്കുകയുള്ളൂ. ശത്രുക്കളുമായി അടരാടി വണ്ടി വീരമൃത്യു അടയുവാൻ വളരെ കൊതിച്ചിരുന്നുവല്ലോ നിങ്ങൾ. ഇപ്പോൾ നിങ്ങളത് അനുഭവത്തിൽ കണ്ടുകഴിഞ്ഞിരിക്കുകയാണ്്. അതുകൊണ്ട് സധീരം അതിനെ നേരിടുവാൻ തയ്യാ -റാകുകയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് സാരം. "അല്ലാഹു അറിയാത്ത സ്ഥിതിക്ക് اللها എന്നതിന്റെ താൽപര്യം കഴിഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞത് ഓർക്കുക. യുദ്ധം നിയമിക്കപ്പെടുന്നതിന് മുമ്പുതന്നെ, ശത്രുക്കളുടെ മ ർദ്ദനവും അക്രമവും നിമിത്തം അവരുമായി ഏറ്റുമുട്ടുവാനുള്ള ആഗ്രഹം സത്യവിശ്വാസികളിൽ ഉണ്ടായിരുന്നു. (സൂറ: ഹജ്ജ് 39--ാം വചനവും വ്യാഖ്യാനവും നോക്കുക.) ബദ്ർ യുദ്ധം കഴിഞ്ഞശേഷം, അതിൽ പങ്കെടുക്കുവാൻ കഴിയാതെ വന്നതിൽ പലരും ഖേദിച്ചുകൊണ്ടിരിക്കെയാണ് ഉഹ്ദ് സംഭവം ഉണ്ടായത്. ഇതൊക്കെയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ശത്രുക്കളോടുള്ള പ്രതികാരവാഞ്ഛ മാത്രമല്ല അവരെ അതിന്േ പ്രരിപ്പിച്ചിരുന്നത്. ദീനിനുവേണ്ടി ത്യാഗവും, രക്തസാക്ഷ്യവും വരിച്ച് പുണ്യം നേടണമെന്നായിരുന്നു അവരുടെ മോഹം. നബി ഇങ്ങനെ അരുൾ -ചെയ്തിരിക്കുന്നു: "ശത്രുവിനെ കണ്ടുമുട്ടുവാൻ നിങ്ങൾ മോഹിക്കരുത്. അല്ലാഹുവിനോട് (അതിൽ നിന്ന്) ഒഴിവാക്കിത്തരുവാൻ ചോദിച്ചുകൊള്ളണം. ഇനി, നിങ്ങൾ അവരുമായി യങ്കിലോ, അപ്പോൾ നിങ്ങൾ ക്ഷമ കൈക്കൊള്ളണം. നിങ്ങൾ അറിഞ്ഞുകൊള്ളുക; സ്വർഗം വാളുകളുടെ തണലിലാണെന്ന്.' (ബു; മു.) വിഭാഗം - 15
3:144–145وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّـٰكِرِينَ
وَمَا كَانَ لِنَفۡسٍ أَن تَمُوتَ إِلَّا بِإِذۡنِ ٱللَّهِ كِتَٰبٗا مُّؤَجَّلٗاۗ وَمَن يُرِدۡ ثَوَابَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَن يُرِدۡ ثَوَابَ ٱلۡأٓخِرَةِ نُؤۡتِهِۦ مِنۡهَاۚ وَسَنَجۡزِي ٱلشَّـٰكِرِينَ
(144) മുഹമ്മദ് ഒരു റസൂൽ (ദൂതൻ) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകൾ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കിൽ നിങ്ങൾ നിങ്ങളുടെ മടമ്പ് കാലുകളിൽ തിരിച്ചു പോകുകയോ! ആരെങ്കിലും തന്റെ മടമ്പുകാലുകളിൽ തിരിച്ചുപോകുന്നപക്ഷം, അവൻ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു വഴിയെ പ്രതിഫലം നൽകുകയും ചെയ്യും. (145) ഒരു ദേഹത്തിനും ധ ആൾ ക്കും പ അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ മരണപ്പെടുവാൻ നിവൃത്തിയില്ല; അവധി കുറിക്കപ്പെട്ട ഒരു രേഖയായിട്ട് (അവനത് രേഖപ്പെടുത്തിയിരിക്കുന്നു). ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം അവന് അതിൽവെച്ച് നാം നൽകുന്നതാണ്. ആരെങ്കിലും പരലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം, അവന് അതിൽ വെച്ച് നാം നൽകുന്നതാണ്. നന്ദി കാണിക്കുന്നവർക്ക് വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും. (144) മുഹമ്മദല്ല ഒരു റസൂലല്ലാതെ കഴിഞ്ഞുപോയിട്ടുണ്ട് അദ്ദേഹത്തിനുമുമ്പ് الر ّ ُ س ُ ل ُ റസൂലുകൾ എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കിൽ അല്ലെങ്കിൽ കൊല്ലപ്പെട്ടു(-വെങ്കിൽ) നിങ്ങൾ മാറി (തിരിച്ചു)-പ്പോകുക(-യോ) നിങ്ങളുടെ മടമ്പുകാലുകളിലായി ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞുതിരിച്ചു) പോകുന്ന പക്ഷം തന്റെ (രണ്ട്) മടമ്പുകാലുകളിൽ എന്നാലവൻ ദ്രോഹം വരുത്തുന്നതേയല്ല َ َّ اللها അല്ലാഹുവിന് യാതൊന്നും, ഒട്ടും വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും ُ َّ اللها അല്ലാഹു الش നന്ദി ചെയ്യുന്ന (കാണിക്കുന്ന)- വർക്ക് (145) ഉണ്ടാകാവതല്ല (നിവൃത്തിയില്ലപാടില്ല) ഒരു ദേഹത്തിനും, വ്യക്തിക്കും അത് മരണപ്പെടൽ അനുമതിയോടെയല്ലാതെ ِ َّ اللها അല്ലാഹുവിന്റെ രേഖയായിട്ട്, നിശ്ചയമായി അവധി നിശ്ചയിക്കപ്പെട്ട ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ഇഹത്തിലെ പ്രതിഫലം അവന് നാം നൽകും ْ َ ا ഞ م ِ അതിൽ നിന്ന് (അതിൽവെച്ച്) ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം الآخ പരലോകത്തെ പ്രതിഫലം അവന് അതിൽ നിന്ന് (അതിൽ വെച്ച്) നാം നൽകും വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും الش നന്ദി കാണിക്കുന്നവർക്ക്. ഉഹ്ദിലെ യുദ്ധരംഗം മൂർദ്ധന്യത്തിൽ എത്തിയ അവസരത്തിൽ നബി തി രുമേനി കൊല്ലപ്പെട്ടുവെന്നൊരു കിംവദന്തി പരക്കുകയുണ്ടായ വിവരം മുമ്പ് പറഞ്ഞുവല്ലോ. ഇത് മുസ്ലിംകളിൽ വലിയ അമ്പരപ്പുണ്ടാക്കി. "മുഹമ്മദ് കൊല്ലപ്പെട്ടെങ്കിൽ ഇനി എന്തിന് യുദ്ധം ചെയ്യണം.' "ഇനി, നമുക്ക് നമ്മുടെ പഴയ മതത്തിലേക്കുതന്നെ മടങ്ങാമല്ലോ' എന്നൊക്കെ പലരും പറഞ്ഞു. കപടവിശ്വാസികളും, ദുർബ്ബല വിശ്വാസികളുമായിരിക്കും ഇതിന്റെ വക്താക്കൾ എന്ന് പറയേണ്ടതില്ല. നേരെമറിച്ച് "മുഹമ്മദ് കൊല്ലപ്പെട്ടെങ്കിൽ വിരോധമില്ല. അദ്ദേഹം നമുക്ക് എത്തിച്ചുതരേണ്ടത് എത്തിച്ചു തന്നി -രിക്കുന്നു, നാം നമ്മുടെ മതത്തിനുവേണ്ടി യുദ്ധം ചെയ്യുക' എന്നും ചിലർ പറഞ്ഞു. പല രും യുദ്ധക്കളം വിട്ടുപോയി. ചുരുക്കിപ്പറഞ്ഞാൽ, ആ വാർത്ത മുസ്ലിംകെ ള പൊതുവിൽ നിർവീര്യമാക്കുകയും, ഭയത്തിലാഴ്ത്തുകയും ചെയ്തു. ഇതിനെപ്പ -റ്റിയാണ് അല്ലാഹു പറയുന്നത്. മുഹമ്മദ് കേവലം അല്ലാഹുവിന്റെ ഒരു റസൂൽ മാത്രമാണ്. അദ്ദേഹം ദൈവമോ ദൈവപുത്രനോ ഒന്നുമല്ല, എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. എന്നാലും നിങ്ങൾ മതവും വിശ്വാസവും വിട്ട് പഴയ നിലപാടിലേക്ക് മടങ്ങുകയോ?! ഇത്ര ദുർബ്ബലമാണോ നിങ്ങളുടെ വിശ്വാസം?! റസൂലുകൾ പരലോകം പ്രാപിക്കുകയെന്നത് പുതുമയൊന്നുമല്ല. മുമ്പ് കഴിഞ്ഞ റസൂലുകളാരും ബാക്കിയില്ലല്ലോ. അവരിൽ ചിലർ കൊല്ലപ്പെടുകയും ഉണ്ടായിട്ടുണ്ട്. റസൂലിന്റെ ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല സത്യവിശ്വാസം. എനി, കാരണമെന്തായിരുന്നാലും സത്യദീൻ വിട്ടേച്ചുകൊണ്ട് പഴയ ശിർക്കിലേക്കും കുഫ്റിലേക്കും വല്ലവരും മടങ്ങിപ്പോകുക -യാണെങ്കിൽ, ആ നന്ദികേടിന്റെ ഭവിഷ്യത്ത് അവർ അനുഭവിക്കേണ്ടിവരും. അല്ലാഹുവിന് അതുകൊണ്ട് ഒരു ദോഷവും നേരിടുവാനില്ല. ഒരു കാര്യമുണ്ട്. അല്ലാഹു ചെയ് തുകൊടുത്ത സൻമാർഗ ദർശനം മുതലായ അനുഗ്രഹങ്ങൾക്ക് നന്ദികാണിച്ചു കൊണ്ടു ആമാർഗത്തിൽ തന്നെ ഉറച്ചു നിൽക്കുന്നവർക്ക് അല്ലാഹു പിന്നീട് വമ്പിച്ച പ്രതിഫലം തീർച്ചയായും നൽകുന്നതാണ്,. മരണത്തെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയുടേയുംപ്രവാചക -നെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലമരണം ഇന്നപ്പോഴായിരിക്കു -മെന്നുള്ള ഒരു നിശ്ചിത അവധി അല്ലാഹു മുമ്പേ കണക്കാക്കിവെച്ചിട്ടുണ്ട്. ആ അവധിക്ക് മ്പാ പിമ്പോ അത് സംഭവിക്കുകയില്ല. യുദ്ധം മുതലായ കാരണംകൊണ്ട് അത് നിശ്ചിത സമയത്തിന് മുമ്പ് സംഭവിച്ചേക്കുമെന്നോ,-ഓടി രക്ഷപ്പെട്ടതുകൊണ്ട് അതിൽനിന്ന് രക്ഷപ്പെടാമെന്നോ ആരും ധരിക്കേണ്ടതില്ല. അൽപായുസ്സ് ലഭിക്കുന്നതും, ദീർഘായു ലഭിക്കുന്നതുമെല്ലാം ആ നിശ്ചയമനുസരിച്ച് മാത്രമാകുന്നു. (35: 11) വേറൊരു കാര്യം; യുദ്ധത്തിൽ പങ്കെടുക്കുക മുതലായ കർമങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം അവരവരുടെ ദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ചായിരിക്കും ലഭിക്കുക. ധനംസമ്പാദിക്കുകപോലുള്ള ഐഹികലാഭങ്ങളാണ് വല്ലവരുടെയും ഉദ്ദേശ്യമെങ്കിൽ ഐഹികമായ നേട്ടങ്ങളായിരിക്കും അവർക്ക് സിദ്ധിക്കുക. പാരത്രികനേട്ടങ്ങളാണ് വല്ലവരുടെയും ഉദ്ദേശ്യമെങ്കി ൽ അവർക്ക് ലഭിക്കുന്നത് പാരത്രിക നേട്ടങ്ങളുമായിരിക്കും. നന്ദിയുള്ളവർക്കാകട്ടെ, കൂടുതൽ നൽകപ്പെടുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ. റസൂൽ തിരുമേനി ചരമം പ്രാപിച്ചപ്പോൾ, സ്വഹാബികൾ സ്തംഭിച്ചുപോകുകയും, ധീരനായ ഉമർ (റ) അടക്കം പലരും തിരുമേനിയുടെ മരണത്തെ നിഷേധിക്കുകയും ഉണ്ടായ സംഭവം പ്രസിദ്ധമാണ്. തൽസമയം അവിടെ ഇല്ലായിരുന്ന അബൂബക്ർ (റ) വന്ന് തിരുമേനിയെ നോക്കിക്കണ്ടശേഷം അദ്ദേഹം പറഞ്ഞു: "മുഹമ്മദിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ, മുഹമ്മദ് മരണമടഞ്ഞുപോയി. അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കിൽ അവൻ ശേഷിച്ചിരിക്കുന്നു. ' തുടർന്നുകൊണ്ട് അദ്ദേഹം ഈ (144--ാം) വചനം ഓതുകയും ചെയ്തു. ഇതുകേട്ടപ്പോഴാണ് ഉമർ (റ)നും മറ്റും സുബോധം തിരിച്ചു കിട്ടിയത്. "ഈ ആയത്ത് മുമ്പ് കേട്ടിട്ടില്ലാത്തപോലെതോന്നി' എന്ന് അവർ പറയുകയും ഉണ്ടായി. (അദ്ദേഹത്തിന്റെ മുമ്പ് റസൂലുകൾ കഴിഞ്ഞുപോയിട്ടുണ്ട്) എന്ന വാക്യം ചില സ്ഥാപിത താൽപര്യക്കാർ തങ്ങളുടെ ഒരു വക്രവാദത്തിന് തെളിവായി ചൂഷണം ചെയ്യാറുണ്ട്. ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ടിട്ടില്ലെന്നും, സാധാരണപോലെ വാദിക്കുന്നവരാണ -വർ. റസൂൽ തിരുമേനി മുമ്പുള്ള റസൂലുകളെല്ലാം കാലം മരണമടഞ്ഞു ഈ വാക്യം കുറിക്കുന്നത് എന്ന് അവർ പറയു -ന്നു. خلا (ഖലാ) എന്ന ക്രിയയുടെ അർത്ഥം "കഴിഞ്ഞുപോയി, തനിച്ചായി, ഒഴി -വായി ( مضى، انفرد، فرغ എന്നൊക്കെയാണ്. കാലത്തെ അപേക്ഷിച്ചും സ്ഥലത്തെ അപേക്ഷിച്ചും അത് ഉപയോഗിക്കപ്പെടുമെങ്കിലും ഭൂതകാലത്തെയാ ണ് അതിൽ പരിഗണിക്കപ്പെടുന്നതെന്ന കാരണത്താൽ ഭാഷാപണ്ഡിതൻമാർ അതിന് "കാലം കഴിഞ്ഞുപോയി ( مضى، الزمان، وذھب എന്നാണ് അർത്ഥം നൽകാറുള്ളതെന്ന് ഇമാം റാഗിബ് (റ) പ്രസ്താവിച്ചിരിക്കുന്നു. അപ്പോൾ, റസൂലുകൾ കാലം കഴിഞ്ഞു -പോയി എന്നോ, അല്ലെങ്കിൽ അവർ (ഈ ലോകത്തുനിന്ന്) സ്ഥലം വിട്ടുപോയി എന്നോ അല്ലാതെ, അവർ മരണപ്പെട്ടുപോയി എന്ന ആ വാക്കിന് അർത്ഥമില്ലതന്നെ. മരണം മുഖേനയോ ഭൂമിയിൽനിന്ന് വിട്ടുപോകുന്നത് മുഖേനയോ അത് സംഭവിക്കാം. നി, മരണപ്പെട്ടു എന്ന് തന്നെയാണ് ആ പദത്തിന് അർത്ഥമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാ ൽതന്നെയും "എല്ലാ റസൂലുകളും' എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. മൊത്തത്തിൽ "റ സൂലുകൾ' ( الر എന്നേ പറഞ്ഞിട്ടുള്ളൂ. അപ്പോൾ ഒന്നോ, ഒന്നിലധികമോ പേർ അതിൽനിന്നൊഴിവാണെങ്കിൽപോലും അതിൽ അസാംഗത്യമായി ഒന്നുമില്ല. അതേസമയത്ത് خلا എന്ന വാക്കിന് "മരണപ്പെട്ടു' എന്നർത്ഥമില്ലെന്ന് ക്വുർ-ആനിൽ പലേടത്തും ആ വാക്കാണ് ഉപയോഗിച്ച സന്ദർഭം നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്നതുമാണ്. (ഉദാഹരണം: 2: 14, 76; 3: 119, 137.) (മടമ്പ് കാലുകളിൽ തിരിച്ചു പോയി) എന്ന വാക്ക് "വന്നപാടെ മടങ്ങി', "വന്ന കാലിൽ തന്നെ മടങ്ങി' എന്നൊക്കെ മലയാളത്തിൽ പറയാറുള്ളതുപോലെ അറബിയിലുള്ള ഒരു പ്രയോഗമാകുന്നു .
3:146–148وَكَأَيِّن مِّن نَّبِيّٖ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٞ فَمَا وَهَنُواْ لِمَآ أَصَابَهُمۡ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ
وَمَا كَانَ قَوۡلَهُمۡ إِلَّآ أَن قَالُواْ رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِيٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنۡيَا وَحُسۡنَ ثَوَابِ ٱلۡأٓخِرَةِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ
(146) എത്രയോ ധാരാളം "റിബ്ബീ'-കൾ ധ പുണ്യ പുരുഷൻമാർ പ യുദ്ധം ചെയ്തിട്ടുള്ളത്! എന്നിട്ട്, അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് (ആപത്ത്) ബാധിച്ചതിനാൽ അവർ അധൈര്യപ്പെട്ടിട്ടില്ല; അവർക്ക് ദൗർബല്യ മുണ്ടായതുമില്ല; അവർ (ശത്രുവിന്) ഒതുങ്ങിക്കൊടുത്തതുമില്ല; അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന- വരെ സ്നേഹിക്കുന്നു. (147) അവരുടെ വാക്ക് അവർ (ഇങ്ങനെ) പറയലല്ലാതെ (മറ്റൊന്നും) ആയിരുന്നുമില്ല; "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തിൽ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!' (148) അങ്ങനെ, അല്ലാഹു അവർക്ക് ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ നല്ല പ്രതിഫലവും നൽകി. അല്ലാഹുവാകട്ടെ നന്മ പ്രവർത്തിക്കുന്നവരെ സ്നേഹിക്കുന്നു. (146) എത്രയോ നബിയായി ق َ ات َ ل َ യുദ്ധം ചെയ്തിരിക്കുന്നു م َ ع َ ه ُ അദ്ദേഹത്തോടൊപ്പം (അവരോടുകൂടി) രിബ്ബീകൾ (പുണ്യപുരുഷൻമാർ) ك َ ث ِ ير ٌ വളരെ എന്നിട്ട് അവർ അധൈര്യപ്പട്ടില്ല അവർക്ക് ബാധിച്ചതിനാൽ മാർഗത്തിൽ ِ َّ اللها അല്ലാഹുവിന്റെ അവർ ബലഹീനരായതുമില്ല അവർ ഒതുങ്ങിക്കൊടുത്തതുമില്ല ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ ي ُ ح ِ ب ُّ അവൻ സ്നേഹിക്കുന്നു الص ക്ഷമിക്കുന്നവരെ (147) ആയിരുന്നതുമില്ല അവരുടെ വാക്ക് അവർ പറഞ്ഞതല്ലാതെ ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് നീ പൊറുത്ത് തരണേ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളുടെ അതിര് കവിയലും ഞങ്ങളുടെ കാര്യത്തിൽ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ ഞങ്ങളുടെ പാദങ്ങൾ ഞങ്ങളെ സഹായിക്കുകയും വേണമേ ജനങ്ങൾക്കെതിരെ അവിശ്വാസികളായ (148) അങ്ങനെ അവർക്ക് നൽകി ُ َّ اللها അല്ലാഹു ഇഹത്തിലെ പ്രതിഫലം നല്ല പ്രതിഫലവും الآخ ِ ر َ ة ِ പരലോകത്തെ ُ َّ اللها َ و അല്ലാഹുവാകട്ടെ ي ُ ح ِ ب ُّ ഇഷ്ടപ്പെടുന്നു നന്മ ചെയ്യുന്നവരെ ربى (രിബ്ബിയ്യ്) എന്നതിന്റെ ബഹുവചനമാണ് (രിബ്ബിയ്യൂൻ). ഏതാണ്ട് 79- -ാം വചനത്തിൽ ക− ربانى (റബ്ബാനീ) പോലെയുള്ള ഒരു പദംതന്നെയാണിതും. "പുരോഹിതൻമാർ, വിജ്ഞാനികൾ, ദിവ്യപുരുഷൻമാർ, പുണ്യ -വാ ൻമാർ, അനുയായികൾ' എന്നിങ്ങനെയും, "സംഘങ്ങൾ' എന്നും ഇതിന് അർത്ഥങ്ങൾ പറയപ്പെടാറുണ്ട്. അധികാരസ്ഥൻമാർക്ക് "റബ്ബാനീ'കൾ എന്നും അവരുടെ കീഴ്ജീവനക്കാർക്ക് "രിബ്ബീകൾ' എന്നും പറയപ്പെടുമെന്ന് വേറെയും അഭിപ്രായമുണ്ട്. തായാലും, ആയത്തിന്റെ താൽപര്യം വ്യക്തം തന്നെ. മുമ്പ് എത്രയോ പ്രവാചകൻമാരോടൊപ്പം അവരുടെ അനുയായി -കളായിരുന്ന ധാരാളക്കണക്കിൽ നല്ല മനുഷ്യൻമാർ സത്യദീനിനുവേണ്ടി ശത്രുക്കളു മായി അടരാടുകയുണ്ടായിട്ടുണ്ട്. ശത്രുക്കളിൽ നിന്ന് അവർക്ക് പല അനിഷ്ട സംഭവങ്ങളും നേരിട്ടിട്ടുമുണ്ട്. എന്നിട്ടൊന്നും അവർ അക്ഷമയോ, അധൈര്യമോ, കാണിച്ചിരുന്നില്ല. ശത്രുക്കൾക്ക് കീഴൊതുങ്ങി അടിയറവെച്ചതുമില്ല. തങ്ങളു ടെ പാപമോചനത്തിനും, ശത്രുക്കളുടെ മുമ്പിൽ കാലിടറാതെ ഉറച്ചുനിന്നു വിജയം വരിക്കാനുള്ള സഹായത്തിനും വേണ്ടി പ്രാർത്ഥിക്കുകയും, എല്ലാം അല്ലാഹുവിൽ അർപ്പിക്കുകയുമാണവർ ചെയ്തത്. അങ്ങനെ, ഇഹത്തിൽ അവർക്ക് അല്ലാഹു വിജയവും സമാധാനവും നൽകി. പരത്തിൽ വമ്പിച്ച പ്രതിഫലങ്ങളും നൽകി. അവരുടെ മാതൃക നിങ്ങളും സ്വീകരി -ച്ചുകൊള്ളണം. ക്ഷമാലുക്കളെയും, പുണ്യവാൻമാരെയും അല്ലാഹു സഹായിക്കാതി രിക്കുകയുമില്ല എന്ന് നിങ്ങൾ ഓർമിക്കണം എന്ന് സാരം. എന്നതിന്റെ സ്ഥാനത്ത് قوتل معھ -എന്നും വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ "അവരോടൊപ്പം - നബിമാരോടൊപ്പം -വളരെ രിബ്ബീകൾ കൊ ലചെയ്യപ്പെട്ടു' എന്നായിരിക്കും അർത്ഥം. ഇതനുസരിച്ച് ആയത്തിന്റെ സാരം ഇങ്ങനെ മനസ്സിലാ ക്കാം: എത്രയോ നബിമാരും, അവരോടൊപ്പം യുദ്ധം ചെയ്ത പുണ്യവാൻമാരും യുദ്ധത്തിൽ മുമ്പ് കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് ശേഷിച്ച സത്യവിശ്വാസിക -ളായ അവരുടെ അനുയായികൾക്ക് ദൗർബല്യമോ, ധൈര്യക്ഷയമോ ബാധിക്കാതെ അവർ ഉറച്ചുനിന്നു. അത് നിങ്ങൾക്ക് മാതൃകയായിരിക്കേണ്ടതല്ലേ? മുഹമ്മദ് നബി കൊല്ലപ്പെട്ടുവെന്നൊരു വാർത്ത കേൾക്കുകയും, ചിലർ മരണമടയുകയും ഴക്ക് നിങ്ങൾക്ക് ഭീരുത്വം പിണയുകയും, നിങ്ങളുടെ വീര്യം കെട്ട് പോവുകയും ചെയ്തതുപോലെയല്ല പ്രവാചകൻമാരുടെ അനുയായികൾ ചെയ്യേണ്ടത്. ഇബ്നു ജരീർ (റ) മുൻഗണന നൽകിക്കാണുന്നത് രണ്ടാമത് പറഞ്ഞ് ഈ വായനക്കാകുന്നു. വിഭാഗം - 16
3:149–151يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ
بَلِ ٱللَّهُ مَوۡلَىٰكُمۡۖ وَهُوَ خَيۡرُ ٱلنَّـٰصِرِينَ
سَنُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ بِمَآ أَشۡرَكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗاۖ وَمَأۡوَىٰهُمُ ٱلنَّارُۖ وَبِئۡسَ مَثۡوَى ٱلظَّـٰلِمِينَ
(149) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അവിശ്വസിച്ചവരെ അനുസരിക്കുന്ന പക്ഷം, അവർ നിങ്ങളുടെ മടമ്പുകാലുകളിൽ നിങ്ങളെ(പുറകോട്ട്) മടക്കിക്കളയും; അങ്ങനെ, നിങ്ങൾ നഷ്ടപ്പെട്ടവരായി മാറിപ്പോയേ--ക്കും. (150) പക്ഷേ, അല്ലാഹുവത്രെ നിങ്ങളുടെ യജമാനൻ. അവൻ സഹായികളിൽവെച്ച് ഉത്തമനുമാകുന്നു. (151) അവിശ്വസിച്ചവരുടെ ഹൃദയങ്ങളിൽ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവർ അവനോട് പങ്ക് ചേർത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാകുന്നു. (ആ) അക്രമികളുടെ പാർപ്പിടം എത്രയോ ചീത്ത! (149) വിശ്വസിച്ചവരേ നിങ്ങൾ അനുസരിക്കുന്ന പക്ഷം അവിശ്വസിച്ചവരെ അവർ നിങ്ങളെ മടക്കും, തള്ളിവിടും നിങ്ങളുടെ മടമ്പുകാലുകളിൽ (പിന്നോക്കം) അങ്ങനെ (അപ്പോൾ) നിങ്ങൾ മറിയും, മാറും, മടങ്ങും നഷ്ടപ്പെട്ടവരായി (150) ِ ل َ ب ُ َّ اللها എങ്കിലും അല്ലാഹു م َ و ْ لاك ُ م ْ നിങ്ങളുടെ യജമാനനാകുന്നു و َ ه ُ و َ അവനാകട്ടെ الن സഹായികളിൽ ഉത്തമനാണ് (151) നാം വഴിയെ ഇട്ടുകളയും ഹൃദയങ്ങളിൽ അവിശ്വസിച്ചവരുടെ الر ّ ُ ع ْ ب َ ഭീതി, നടുക്കം അവർ പങ്കുചേർത്തത് നിമിത്തം ِ َّ اللها ِ ب അല്ലാഹുവിൽ, അല്ലാഹുവിനോട് അവൻ അവതരിപ്പിക്കാത്തതിനെ ب ِ ه ِ അതിന്, അതിനെപ്പറ്റി ഒരു (അധികൃത) രേഖയും, പ്രമാണവും, ആധാരവും അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം الن ّ َ ار ُ നരകമാകുന്നു എത്രയോ ചീത്ത പാർപ്പിടം الظّ അക്രമികളുടെ പ്രവാചകൻമാരുടെ കാൽപാടുകളിൽ ഉറച്ചുനിന്ന സത്യവിശ്വാസികളെ മാതൃകയാക്കണമെന്ന് ഉപദേശിച്ചശേഷം, അവിശ്വാസികളെ അനുസരിക്കുകയും അവരെ കൈകാര്യക്കാരാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് താക്കീത് ചെയ്യുക -യാണ്. അവരെ അനുസരിച്ചാൽ അവർ നിങ്ങളെ ശിർക്കിന്റെ മതത്തിലേക്കുതന്നെ മടക്കുകയും, നിങ്ങൾ സർവ്വവും നഷ്ടപ്പെട്ടവരായിത്തീരുകയും ചെയ്യുമെന്നും, നി ങ്ങളുടെ യജമാനൻ നിങ്ങളുടെ ഏറ്റവും നല്ല അവ നെ അനുസരിക്കുകയാണ് നിങ്ങളുടെ ബാദ്ധ്യതയെന്നും ഉണർത്തുകയും ചെയ്യുന്നു. ഉഹ്ദിൽ മുസ്ലിംകൾക്ക് പറ്റിയ പരാജയത്തെ ചൂഷണം ചെയ്തുകൊണ്ട് യഹൂദികളും കപടവിശ്വാസികളും അവരിൽ ആശയക്കുഴപ്പവും സംശയവും ഉണ്ടാക്കുവാൻ ശ്രമം നടത്തുകയുണ്ടായി. അവരെ അനുസരിച്ചാൽ നിങ്ങൾ കഷ്ടത്തിലാകും എന്ന താക്കീതാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. തുടർന്നുകൊണ്ട് സത്യവിശ്വാസികൾക്ക് ഇങ്ങനെ ഒരു സന്തോഷവാർത്തയും. തൽക്കാലം ഈ അവിശ്വാസികൾക്ക് ദുരഭിമാനത്തിന് ഒരവസരം സിദ്ധിച്ചുവെങ്കിലും അത് സ്ഥിരമല്ല. അടുത്ത ഭാവിയിൽതന്നെ സ്ഥിതി നേരെ മറിഞ്ഞുതിരിച്ചടിക്കും. അവരുടെ ഹൃദയങ്ങൾ ഭീതികൊണ്ട് നിറയും. കാരണം, യാതൊരു പ്രമാണമോ ന്യായമോ ഇല്ലാതെ അല്ലാഹുവല്ലാത്ത വസ്തുക്കളെ ആരാധിച്ചു -വരുന്ന അവരെ ആ വസ്തുക്കളൊന്നും സഹായിക്കുകയില്ല. അല്ലാഹുവിന്റെ സഹായം അവർക്കൊട്ട് ലഭിക്കുകയുമില്ല. നരകമായിരിക്കും അവരുടെ പ്രാപ്യസ്ഥാനം. അതുകൊണ്ട് സത്യവിശ്വാസികളായ നിങ്ങൾ അവരെക്കുറിച്ച് ഭീതിയിലും വിചാരത്തിലും ആകേണ്ടതില്ല. നബി പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു: "എന്റെ മുമ്പുള്ള പ്രവാചകൻമാരിൽ ഒരാൾക്കും നൽകപ്പെടാത്ത അഞ്ച് കാര്യങ്ങൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ വഴി അകലത്തോളം (എന്നെക്കുറിച്ച് ശത്രുക്കൾക്കുണ്ടാകുന്ന) ഭീതികൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമി (എല്ലായിടവും ) എനിക്ക് നമസ്ക്കാര സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കപ്പെട്ടിരിക്കുന്നു. "ഗനീമത്ത്' സ്വത്തുക്കൾ എനിക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. എനിക്ക് (പരലോകത്തുവെച്ച് ശുപാർശ ചെയ്യുവാനുള്ള അനുമതി) നൽകപ്പെട്ടിരിക്കുന്നു. (മ -റ്റുള്ള) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരിക്കുന്നത്; ഞാൻ മനുഷ്യരിലേക്കെല്ലാം തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നു.' (ബു; മു.) ഒരു മാസത്തെ യാത്രാദൂരം വരെയുള്ള ശത്രുക്കൾക്ക് നബി -യെയും അനുയായികളെയും കുറിച്ച് ഭീതിയും ഭയവും ഉണ്ടായിരുന്നുവെന്നും, ഇത് നബി -യുടെ പ്രത്യേകതകളിൽ ഒന്നാണെന്നും സാരം. ചരിത്ര താളുകൾ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഈ തിരുവചനത്തിന്റെ പുലർച്ചതന്നെയാണത്.
3:152–153وَلَقَدۡ صَدَقَكُمُ ٱللَّهُ وَعۡدَهُۥٓ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَىٰكُم مَّا تُحِبُّونَۚ مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ ثُمَّ صَرَفَكُمۡ عَنۡهُمۡ لِيَبۡتَلِيَكُمۡۖ وَلَقَدۡ عَفَا عَنكُمۡۗ وَٱللَّهُ ذُو فَضۡلٍ عَلَى ٱلۡمُؤۡمِنِينَ
۞إِذۡ تُصۡعِدُونَ وَلَا تَلۡوُۥنَ عَلَىٰٓ أَحَدٖ وَٱلرَّسُولُ يَدۡعُوكُمۡ فِيٓ أُخۡرَىٰكُمۡ فَأَثَٰبَكُمۡ غَمَّۢا بِغَمّٖ لِّكَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَكُمۡ وَلَا مَآ أَصَٰبَكُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
(152) അല്ലാഹുവിന്റെ അനുമതിപ്രകാരം നിങ്ങൾ അവരെ കൊന്ന് നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, തീർച്ചയായും അവൻ തന്റെ വാഗ്ദാനം നിങ്ങളോട് (പാലിച്ച്) സത്യമാക്കിയിട്ടുണ്ട്. അങ്ങനെ, നിങ്ങൾ ഭീരുത്വം കാണിക്കുകയും, കാര്യത്തിൽ അന്യോന്യം പിണങ്ങുകയും (ഭിന്നിക്കുക) യും, നിങ്ങൾ ഇഷ്ടപ്പെട്ടിരുന്ന കാര്യം നിങ്ങൾക്ക് അവൻ (അനുഭവത്തിൽ) കാട്ടിത്തന്നശേഷം നിങ്ങൾ അനുസരണക്കേട് ചെയ്യുകയും ധ അതെ, അപ്പോഴാണ് സഹായം ലഭിക്കാതായത്. പ നിങ്ങളിൽ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; നിങ്ങളിൽ പരലോകത്തെ ഉദ്ദേശിക്കുന്നവരുമുണ്ട്. പിന്നെ നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടി അവരിൽ നിന്ന് നിങ്ങളെ അവൻ (അല്ലാഹു) തിരിച്ചുവിട്ടു. അവൻ നിങ്ങൾക്ക് മാപ്പ് നൽകുകതന്നെ ചെയ്തിട്ടുമുണ്ട്. അല്ലാഹു, സത്യവിശ്വാസികളുടെ മേൽ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനത്രെ. (153) (അതെ) നിങ്ങൾ ഒരാളെയും തിരിഞ്ഞു നോക്കാതെ, ഓടിക്കയറിപ്പോയിരുന്ന സന്ദർഭം! റസൂലാകട്ടെ, നിങ്ങളുടെ പിൻവശത്ത് നിന്ന് നിങ്ങളെ വിളിക്കുകയും ചെയ്തിരുന്നു. അങ്ങനെ, അവൻ നിങ്ങൾക്ക് ദുഃഖം പ്രതിഫലമാക്കി ധ പകരമാക്കി പ ത്തന്നു. നിങ്ങൾക്ക് (കിട്ടാതെ) പാഴായിപ്പോയതിന്റെ പേരിലാകട്ടെ, നിങ്ങൾക്ക് (ആപത്ത്) ബാധിച്ചതിന്റെ പേരിലാകട്ടെ, നിങ്ങൾ വ്യസനപ്പെടാതിരിക്കുവാൻവേണ്ടിയാണ് (അത്). അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനത്രെ. (152) നിങ്ങൾക്ക് സത്യമാക്കുകയുണ്ടായി ُ َّ اللها അല്ലാഹു അവന്റെ വാഗ്ദാനം, വാഗ്ദത്തം നിങ്ങൾ അവരെ കൊന്ന് നശിപ്പിക്കുമ്പോൾ അവന്റെ അനുമതി പ്രകാരം ح َ ت َّ ى അങ്ങനെ നിങ്ങൾ ഭീരുത്വം കാണിച്ചപ്പോൾ നിങ്ങൾ അന്യോന്യം പിണങ്ങുക (വഴക്കിടുകതർക്കിക്കുകഭിന്നിക്കുക)യും الأم ْ ر ِ في ِ കാര്യത്തിൽ നിങ്ങൾ അനുസരണക്കേട് ചെയ്കയും അവൻ നിങ്ങൾക്ക് കാട്ടിത്തന്നതിന്റെ നിങ്ങൾ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ) നിങ്ങളിലുണ്ട് ചിലർ ي ُ ر ِ يد ُ ഉദ്ദേശിക്കുന്നു ഇഹലോകം നിങ്ങളിലുണ്ട് ഉദ്ദേശിക്കുന്നവർ الآخ ِ ر َ ة َ പരലോകത്തെ പിന്നെ അവൻ നിങ്ങളെ തിരിച്ചുവിട്ടു ع َ ْ ُ م ْ അവരിൽ നിന്ന് നിങ്ങളെ അവൻ പരീക്ഷിക്കുവാൻ അവൻ മാപ്പ് നൽകുക തന്നെ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ُ َّ اللها َ و അല്ലാഹു അനുഗ്രഹം ഉള്ളവനാണ് സത്യവിശ്വാസികളുടെ മേൽ (153) നിങ്ങൾ കയറിപ്പോകു(-ഓടിപ്പോകു)-മ്പോൾ നിങ്ങൾ വളഞ്ഞുപോകു(-തിരിഞ്ഞുനോക്കു)-ന്നുമില്ല ഒരാളെയും و َ الر ّ َ س ُ ول ُ റസൂലാകട്ടെ നിങ്ങളെ വിളിക്കുന്നു നിങ്ങളുടെ പിൻവശത്തിൽ അങ്ങനെ അവൻ നിങ്ങൾക്ക് പ്രതിഫലമാക്കി (പകരമാക്കി) غ َ م ّ ً ا ദുഃഖത്തെ ദുഃഖത്തോടെ ل ِ َ ي ْ لا ഇല്ലാതിരിക്കുവാൻ വേണ്ടി നിങ്ങൾ വ്യസനപ്പെടുക നിങ്ങൾ പാഴായിപ്പോയതിനെപ്പറ്റി م َ ا و َ لا യാതൊന്നിനെപ്പറ്റിയും നിങ്ങൾക്ക് ബാധിച്ചു ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ خ َ ب ِ ير ٌ സൂക്ഷ്മമായി അറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾക്ക് വമ്പിച്ച വിജയമായിരുന്നു. മുശ്രിക്കുകളുടെ കൊടിവാഹകൻമാർ കൊല്ലപ്പെടുകയും, അവർ സ്ഥലം വിട്ടോടുവാൻ തുടങ്ങുകയും ചെയ്തു. നിങ്ങൾ അവരെ കൊന്ന് നശിപ്പിക്കുമ്പോൾ അല്ലാഹു വന്റെ വാഗ്ദാനം നിങ്ങൾക്ക് സത്യമാക്കി എന്നു പറഞ്ഞത് ഇതിനെപ്പറ്റിയാകുന്നു. ശത്രുക്കളുടെ തിരിഞ്ഞോട്ടം കാരണം യുദ്ധക്കളം ഒഴിവായിക്കൊണ്ടിരുന്ന അവസരം നോക്കി മുസ്ലിംകളിൽ പലരും അവർ ഇട്ടേച്ചുപോയ ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിൽ വ്യാപൃതരായി. ഇത് കണ്ടപ്പോൾ, മലമുകളിൽ നബി നിറുത്തിയിട്ടുണ്ടായിരുന്ന തലവനും അൽപം ചില വ്യക്തികളും ഒഴി ച്ച്യുദ്ധക്കളത്തിലേക്ക് ഇറങ്ങിവന്ന് ധനം ശേഖരിക്കുന്നതിൽ പങ്ക് ചേർന്നു. യു ദ്ധം അവസാനിച്ചുവെന്നും, ശത്രുക്കൾ പരാജയപ്പെട്ടുവെന്നുമാണ് അവർ ധരിച്ചത്. എന്തുതന്നെ സംഭവിച്ചാലും സമ്മതം കൂടാതെ സ്ഥലം വിടരുതെന്ന് അവരോട് നബി കൽപിച്ചിരുന്നത് അവർ കണക്കിലെടുത്തതുമില്ല. ഇതാണ് ആപത്തുകൾക്കെല്ലാം വഴിവെച്ചത്. അഥവാ ഈ വിടവ് ശത്രുക്കൾ ശരിക്കും ഉപയോഗപ്പെടുത്തിയതാണ് അവ ർ വീണ്ടും ആഞ്ഞടിക്കുവാനും മുസ്ലിംകൾക്ക് ആപത്തുകൾ ബാധിക്കുവാനും കാരണമായത്. നിങ്ങൾ ഭീരുത്വം കാണിക്കുകയും, അന്യോന്യം ഭിന്നിക്കുകയും, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം കാട്ടിത്തന്നിട്ട് പിന്നെയും അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോൾ... എന്ന് പറഞ്ഞത് ഈ രംഗത്തെക്കുറിച്ചാകുന്നു. അതെ, ധീരത കൈവെടി ഭീരുത്വം കാണിക്കുകയും, യോജിപ്പ് കൈവെടിഞ്ഞ് ഭിന്നിക്കുകയും, അനുസരണം കൈവെടിഞ്ഞ് അനുസരണക്കേട് കാണിക്കുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ആ ദ്യത്തെ വിജയത്തിനുശേഷമാണല്ലോ. ഇതോടെ, അല്ലാഹുവിങ്കൽ നിന്നുള്ള സഹായം നിലക്കുകയും സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകയും ചെയ്തുവെന്ന് സാരം. അന്യോന്യം അനുസരണക്കേട് കാണിച്ചുവെന്നും പറഞ്ഞത് അമ്പൈത്തുകാരെ സംബന്ധിച്ചാണെന്ന് മേൽപറഞ്ഞതിൽനിന്ന് മനസ്സിലാക്കാവുന്നതാണ്. നബി യുടെ കൽപനക്കും, അവരുടെ നേതാവിന്റെ കൽപനക്കും അവർ എതിര് പ്രവർത്തിക്കുകയാണ് ചെയ്തത്. എനി ഇവിടെ എന്തിന് നിൽക്കണമെന്നും മറ്റും പറഞ്ഞ് അവർ തർക്കം നടത്തുകയും ചെയ്തു. അമ്പൈത്തു -കാർ സ്ഥലം വിട്ടത് ധനം ശേഖരിക്കുവാൻ വേണ്ടിയായിരുന്നുവല്ലോ. യുദ്ധ -ക്കളത്തിലുണ്ടായിരുന്ന പലരും അതിൽ വ്യാപൃതരായി. എന്നാൽ, സ്വഹാബികൾ എല്ലാവരും അതിൽ പങ്കെ -ടുത്തിരുന്നില്ല. അതാണ് നിങ്ങളിൽ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരും പരലോകത്തെ ഉദ്ദേശിക്കുന്നവരും ഉണ്ട് എന്ന് അല്ലാഹു പറഞ്ഞത്. ഇബ്നു (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "റസൂൽ തിരുമേ നി യുടെ സ്വഹാബികളിൽ ആരെങ്കിലും ഇഹലോകത്തെ ഉഹ്ദ് സംഭവത്തിൽ ഞങ്ങളെപ്പറ്റി ഈ വചനം അവതരിക്കുന്നതുവരേക്കും ഞാൻ വിചാരിച്ചിരുന്നില്ല. ഇങ്ങനെ പല പാകപ്പിഴവുകളും സ്വഹാബികളിൽ വന്നുപോയി. ത് നിമിത്തം അവർ വളരെയേറെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കുകയും ചെയ്തു . രണ്ടാമത്തെ അക്രമണത്തിൽ ശത്രുക്കൾക്ക് വേണമെങ്കിൽ മുസ്ലിംകളെ നശിപ്പിക്കുവാൻ കഴിയത്തക്ക സാഹചര്യമുണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താ തെ അവർ വേഗം വിജയഭേരി മുഴുക്കി സ്ഥലം വിടുകയാണ് ചെയ്തത്. ഇത് അല്ലാഹു മുസ്ലിംകൾക്ക് ചെയ്തുകൊടുത്ത വലിയൊരു അനുഗ്രഹമത്രെ. ഇതിനെപ്പറ്റിയാണ് പിന്നീട് നിങ്ങളെ അവൻ അവരിൽ നിന്ന് തിരിച്ചുവിട്ടു എന്ന് പറഞ്ഞത്. ഇതെല്ലാം നിങ്ങളെ പരീക്ഷണം ചെയ്യാൻ വേണ്ടിയാണ്, അതുകൊണ്ട് മേലിൽ ഈ സംഭവത്തി ൽ നിന്ന് നിങ്ങൾ പാഠം പഠിക്കേണ്ടതുണ്ട്, ഇപ്രാവശ്യം സംഭവിച്ചത് അല്ലാഹു നിങ്ങൾക്ക് മാപ്പ് നൽകിയിരിക്കുന്നു. മേലിൽ ഇങ്ങനെ ആവർത്തിക്കരുത്, നിങ്ങൾ സത്യവിശ്വാസികളാണല്ലോ, സത്യവിശ്വാസികൾക്ക് വളരെ ഔദാര്യം ചെയ്യുന്നവനാണ് അല്ലാഹു, അതുകൊണ്ടാണ് നിങ്ങൾക്ക് അവൻ മാപ്പ് നൽകുന്നതും ശിക്ഷാ നടപടിയൊന്നും എടുക്കാതിരിക്കുന്നതും. എന്നൊക്കെയാണ് തുടർന്നുള്ള വാക്യങ്ങളിൽ അറിയിക്കുന്നത്. അനന്തരം, സംഭവഗതികൾ മൂർദ്ധന്യത്തിലെത്തിയ ഘട്ടത്തെ 153-- വചനത്തിൽ അനുസ്മരിപ്പിക്കുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ശത്രുക്കളുടെ തിരിച്ചുവരവും പുനരാക്രമണവും കണ്ടതോടുകൂടി മുസ്ലിംകൾ ഭ യവിഹ്വലരായി. എന്ത് ചെയ്യണമെന്നറിയാതായി. ചിലർ നേരെ മദീനായിലേക്ക് ഓടി. ചിലർ എങ്ങോട്ടെന്നില്ലാതെ സ്ഥലം വിട്ടുകളഞ്ഞു. ചിലർ മലയിലൂടെമേൽപോട്ട് കയറി. ഇൗ സമയത്ത് റസൂൽ തിരുമേനി സ്വസ്ഥാനം തെറ്റാതെ ഉറച്ചുനിൽക്കുകയായിരുന്നു. അല്ലാഹുവി ന്റെ അടിയാൻമാരേ, ഇങ്ങോട്ടുവരുവിൻ! ("ഇലയ്യ ഇബാദല്ലാഹ്) ( إ ِ ل َ ى عِب َ ادُ اللهِ എന്ന് തിരുമേനി പിന്നിൽനിന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ജീവനും അവർ എങ്ങും തിരിഞ്ഞുനോക്കുന്നില്ല. നെട്ടോട്ടം തന്നെ. ഇതിനിടെ നബി കൊല്ലപ്പെട്ടുവെന്ന ഒരു കള്ളവാർത്തയും! ഭാവിയെന്താണെന്ന് എത്തും പിടിയുമി -ല്ല. പോരെങ്കിൽ, ശത്രുക്കൾ നേരെ മദീനായിൽ കടന്ന് വീടുകളും കുടുംബങ്ങളു -മെല്ലാം നശിപ്പിച്ചേക്കുമോ എന്ന ഭയവും! ആകപ്പാടെ ദുഃഖത്തിലൂടെ ദുഃഖം! ദുരിതത്തോടെ ദുരിതം! ഇതെല്ലാം സംഭവിച്ചത് അവരുടെ സ്വന്തം പ്രവൃത്തിമൂലം തന്നെ. അതേ സമയത്ത് അതിൽ ചില രഹസ്യങ്ങളും അടങ്ങിയിട്ടുണ്ടുതാനും. അതെ, ആപത്തുകളിൽ ക്ഷ മയും സഹനവും കൈക്കൊള്ളുവാൻ സത്യവിശ്വാസികളെ അല്ലാഹു അതുമൂലം പരിശീലിപ്പിക്കുകയായിരുന്നു. എന്തുതന്നെ സംഭവിച്ചാലും, നഷ്ടപ്പെട്ടാലും മേലി ൽ അതിലൊന്നും അവർ വ്യസനിക്കുകയോ, വേദനിക്കുകയോ ചെയ്യരുത്. അതിന് തക്ക -വണ്ണം അവരുടെ വിശ്വാസം സർദൃഢമാകുകയും, അവരുടെ മനക്കരുത്ത് പ്പടുകയും വേണം. ) എല്ലാവരുടെയും എല്ലാ പ്രവൃത്തികളും, അവക്ക് പ്രേരകമാകുന്ന ചേതോവികാരങ്ങളുമെല്ലാം ശരിക്കും സസൂക്ഷ്മവും അറിയുന്നവ -നാണല്ലോ അല്ലാഹു. ( ُ َّ اللها
3:154ثُمَّ أَنزَلَ عَلَيۡكُم مِّنۢ بَعۡدِ ٱلۡغَمِّ أَمَنَةٗ نُّعَاسٗا يَغۡشَىٰ طَآئِفَةٗ مِّنكُمۡۖ وَطَآئِفَةٞ قَدۡ أَهَمَّتۡهُمۡ أَنفُسُهُمۡ يَظُنُّونَ بِٱللَّهِ غَيۡرَ ٱلۡحَقِّ ظَنَّ ٱلۡجَٰهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ ٱلۡأَمۡرِ مِن شَيۡءٖۗ قُلۡ إِنَّ ٱلۡأَمۡرَ كُلَّهُۥ لِلَّهِۗ يُخۡفُونَ فِيٓ أَنفُسِهِم مَّا لَا يُبۡدُونَ لَكَۖ يَقُولُونَ لَوۡ كَانَ لَنَا مِنَ ٱلۡأَمۡرِ شَيۡءٞ مَّا قُتِلۡنَا هَٰهُنَاۗ قُل لَّوۡ كُنتُمۡ فِي بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ وَلِيَبۡتَلِيَ ٱللَّهُ مَا فِي صُدُورِكُمۡ وَلِيُمَحِّصَ مَا فِي قُلُوبِكُمۡۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
(154) പിന്നീട് (ആ) ദുഃഖത്തിന് ശേഷം, അവൻ (അല്ലാഹു) നിങ്ങളിൽ ഒരു നിർഭയത- (അതായത്) ഒരു നിങ്ങളിൽ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു; ഒരു വിഭാഗമാകട്ടെ, അവരുടെ സ്വന്ത (-കാര്യ)ങ്ങൾ അവരെ അസ്വസ്ഥമാക്കിക്കളഞ്ഞു; അല്ലാഹുവിനെപ്പറ്റി അവർ ന്യായമല്ലാത്തത്- (അതെ) "ജാഹിലിയ്യത്തിന്റെ (അജ്ഞാനകാലത്തെ) വിചാരംവിചാരിച്ചുകൊണ്ട്. അവർ പറയുന്നു: "കാര്യത്തിൽ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടോ?!' (നബിയേ) പറയുക: "നിശ്ചയമായും, കാര്യമെല്ലാം (തന്നെ) അല്ലാഹുവിനാണു(-ള്ളത്). നിന്നോട് അവർ വെളിപ്പെടുത്താത്ത (ചില)ത് അവർ തങ്ങളുടെ മനസ്സുകളിൽ ഒളിച്ചുവെക്കുന്നു. അവർ പറയുന്നു: "കാര്യത്തിൽ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടായിരുന്നെങ്കിൽ, നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല'. പറയുക: "നിങ്ങൾ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേൽ കൊലവിധിക്ക് (നിശ്ചയിക്ക) -പ്പെട്ടിരിക്കുന്നുവോ അവർ, തങ്ങളുടെ കിടപ്പ് സ്ഥാനം ധ മരിച്ചു വീഴുന്ന സ്ഥലപ ങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് വരുകതന്നെ ചെയ്യുന്നതാണ്.' (മാത്രമല്ല) നിങ്ങളുടെ നെഞ്ച് ധ മനസ്സു പ -കളിലുള്ളത് അല്ലാഹു പരീക്ഷിക്കുവാൻ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരണം ചെയ്യാൻ വേണ്ടിയും (കൂടിയാണതൊക്കെ ചെയ്തത്). അല്ലാഹുവാകട്ടെ, നെഞ്ച് ധ മനസ്സു പ -കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു. (154) പിന്നെ അവൻ ഇറക്കി നിങ്ങളുടെ മേൽ ദുഃഖത്തിന് ശേഷം ഒരു നിർഭയത, മനഃശാന്തി അതായത് ഒരു നിദ്രാമയക്കം അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു ഒരു വിഭാഗത്തെ നിങ്ങളിൽ നിന്ന് ഒരു വിഭാഗമാകട്ടെ അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുക യും ചെയ്തു അവരുടെ സ്വന്തങ്ങൾ, ദേഹങ്ങൾ അവർ വിചാരിച്ചുകൊണ്ട് ِ َّ اللها ِ ب അല്ലാഹുവിനെ കുറിച്ച് ന്യായം, (യഥാർത്ഥം) അല്ലാത്തത് ജാഹിലിയ്യത്തിന്റെ വിചാരം അവർ പറയുന്നു കാര്യത്തിൽ നിന്ന്, കാര്യത്തെ സംബന്ധിച്ച് വല്ലതും, വല്ല വസ്തുവും ق ُ ل ْ പറയുക الأم നിശ്ചയമായും കാര്യം ُ َّ : ك ُ അതെല്ലാം اللهِ َّ ِ അല്ലാഹുവിനാണ് (ഉള്ളത്) അവർ മറച്ച് (ഒളിച്ചു)-വെക്കുന്നു അവരുടെ സ്വന്തങ്ങളിൽ (മനസ്സിൽ) അവർ, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത് ل َ ك َ നിന്നോട്, നിനക്ക് അവർ പറയുന്നു ഉണ്ടായിരുന്നെങ്കിൽ ل َ ن َ ا നമുക്ക് الأم കാര്യത്തിൽ നിന്ന് ٌ ء ْ َ വല്ലതും, വല്ല വസ്തുവും നാം കൊല്ലപ്പെടുമായിരുന്നില്ല ഇവിടെ വെച്ച് ق ُ ل ْ നീ പറയുക നിങ്ങൾ ആയിരുന്നെങ്കിൽ, ആയിരുന്നാലും നിങ്ങളുടെ വീടുകളിൽ വെളിക്ക് വരുക (പ്രത്യക്ഷപ്പെടുകപുറത്ത് വരുക)-തന്നെ ചെയ്യും ا ّ َ ِ ين َ യാതൊരു കൂട്ടർ അവരുടെ മേൽ നിശ്ചയിക്ക (വിധിക്ക്രേഖപ്പെടുത്ത)-പ്പെട്ടിരിക്കുന്നു കൊല, കൊല്ലപ്പെടൽ അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക് പരീക്ഷിക്കുവാൻ വേണ്ടിയും ُ َّ اللها അല്ലാഹു നിങ്ങളുടെ നെഞ്ചു(ഹൃദയംമനസ്സു)കളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാനും നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ُ َّ اللها َ و അല്ലാഹുവാകട്ടെ, അല്ലാഹു ٌ ع َ ل ِ അറിയുന്നവനാണ് الص നെഞ്ചു(-ഹൃദയംമനസ്സു)-കളിലുള്ളത്' ഉഹ്ദിൽ സ്വഹാബികൾ വളരെയേറെ ക്ലേശവും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവന്നെങ്കിലും പിന്നീട് യുദ്ധക്കളത്തിൽ അവർക്ക് ശാന്തിയും മനഃസ്സമാധാനവും നൽകി. തങ്ങൾക്ക് ഒന്നും ബാധിച്ചിട്ടില്ലാത്തപോ ലെ അവരുടെ ഹൃദയങ്ങൾക്ക് സ്വസ്ഥത ലഭിച്ചു. അതെ, അന്നേരം അല്ലാഹു അവർക്ക് അത്യൽഭുതക -രമായ ഒരു നിദ്രാമയക്കം ഇട്ടുകൊടുത്തു. അതോടെ കഴിഞ്ഞ ആപത്തുക -ളെക്കുറിച്ചുള്ള വ്യാകുലചിന്ത അവരിൽ നിന്നും നീങ്ങിപ്പോയി. നബി തിരുമേനി യും അൽപം ചില സ്വഹാബികളും ഒറ്റപ്പെടുകയും, ശത്രുക്കൾ അവരുടെ ഏറ്റവും വീറോടുകൂടി യ ആക്രമണങ്ങൾ നടത്തുകയും ഉണ്ടായപ്പോൾ, നബി യുടെ രക്ഷക്കുവേണ്ടി സ്വജീവനെപ്പോലും വകവെക്കാതെ ശത്രുക്കളെ ചെറുത്ത് നിന്നവരിൽ ഒരാളായിരുന്നു അബൂത്വൽഹത്തുൽ അൻസ്വാരീ (റ). അദ്ദേഹം പറയുകയാണ്: "ഉഹ്ദിൽ ഞങ്ങളുടെ അണികളിൽ നിൽക്കെത്തന്നെ, ഞങ്ങൾക്ക് നിദ്രാ മയക്കം ബാധിക്കുകയുണ്ടായി. അന്ന് ആ മയക്കം ബാധിച്ചവരിൽ ഒരാളായിരുന്നു ഞാനും. എന്റെ വാൾ എന്റെ കയ്യിൽ നിന്ന് വീഴുകയും, ഞാൻ അത് കയ്യിലെടുക്കുകയും ചെയ്തുകൊണ്ടിരുന്നു.' ബുഖാരി, മുസ്ലിം (റ) മുതലായ പലരും നിവേദനം ചെയ്തതാണിത്. ചില നിവേദനങ്ങളി ൽ "മയക്കം നിമിത്തം ഒരാളും തന്നെ എന്റെ തല തന്റെ പരിചയുടെ താഴേക്ക് ചരിയാതിരുന്നിട്ടില്ല' എന്നുകൂടി അദ്ദേഹം പറഞ്ഞതായി വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ, ഇങ്ങനെ ഒരു ഉറക്കത്തിന്റെ മയക്കം സംഭവിച്ചത് അല്ലാഹുവിൽ നിന്നും അവർക്ക് സിദ്ധിച്ച ഒരു അസാധാരണ അനുഗ്രഹം തന്നെയാണെന്ന് തീർച്ച. എന്നാൽ, ആത്മീയദൃഷ്ടി നഷ്ടപ്പെട്ട ചില യുക്തി വാദക്കാർ ഈ മയക്കത്തെ ( نعاسا എന്ന വാക്കിനെ) ഒരു ഉപമാലങ്കാരമായി മാത്രം ചിത്രീകരിച്ച് കാണുന്നതിൽ നമുക്ക് അത്ഭുതം തോന്നുന്നില്ല. കാരണം, അവ -രുടെ യുക്തിക്ക് ദഹിക്കാത്തതാണല്ലോ അത്. ഈ മയക്കം മുസ്ലിം പക്ഷത്തുള്ള എല്ലാവരെയും ബാധിച്ചിരുന്നില്ല. വിശ്വാസത്തിൽ കപടവും കളങ്കവും തീണ്ടാത്ത സത്യവിശ്വാസികൾക്ക് മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. അതുകൊണ്ടാണ് "നിങ്ങളിൽ നിന്ന് ഒരു വിഭാഗത്തെ അത് ആവര ണം ചെയ്തി-- രുന്നു'വെന്ന് അല്ലാഹു പറഞ്ഞത്. മയക്കവും, അതുവഴി ലഭിച്ച മനഃ ശ്ശാന്തിയും അനുഭവപ്പെടാതിരുന്ന വിഭാഗക്കാർ കപട വിശ്വാസികളായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള വിവരണത്തിൽ നിന്ന് സ്പഷ്ടമാണ്. അവർക്ക് മനഃസ്സമാധാനത്തിനുപകരം, അസ്വാസ്ഥ്യവും പരിഭ്രമവുമായിരുന്നു ഉണ്ടായത്. സ്വന്തം കാര്യത്തെ -ക്കുറിച്ചല്ലാതെ, ഇസ്ലാമിനെപ്പറ്റിയോ, നബി -യെപ്പറ്റിയോ, സത്യവിശ്വാസികളെപ്പറ്റിയോ അവർക്ക് വിചാരമില്ല. ഇസ്ലാം അതോടെ പൊളിഞ്ഞു തറപറ്റിപ്പോയി, എനി അതിന് നിലനിൽപ്പില്ല, മുസ്ലിംകൾക്ക് അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കപ്പെട്ടി ല്ല എന്നിത്യാദിധാരണകളാണ് അവരുടെ മനസ്സിലുള്ളത്. അതേ, ജാഹിലിയ്യാകാല ത്തെ വിചാരങ്ങളും ചിന്താഗതികളും തന്നെ. "നമ്മൾ പറഞ്ഞതൊന്നും മുഹമ്മദ് കേട്ടില്ല. കാര്യങ്ങളുടെ നടത്തിപ്പിൽ വല്ല പങ്കും?! ഉെണ്ടങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. നമ്മുടെ ആളുകൾ ഇങ്ങനെ വധിക്കപ്പെടുകയുമുണ്ടാകുമായിരുന്നില്ല.' എന്നിങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു. അവരുടെ മനസ്സിരുപ്പിൽ ചിലത് മാത്രമാണത്. അതിന് അല്ലാഹു അവർക്ക് നൽകുന്ന മറുപടിയുടെ സാരം ഇതാണ്: കാര്യങ്ങെ ളാക്കെ അല്ലാഹുവിനാണുള്ളത്. എല്ലാം അവന്റെ അധികാരവും നിയന്ത്രണവും ഉദ്ദേശവും അനുസരിച്ചുമാത്രം നടക്കുന്നു. മരണത്തിന്റെ കാര്യവും ഇതിൽ നിന്ന് ഴിവല്ല. ഇന്ന ആൾ ഇന്ന സ്ഥലത്ത് ഇന്നപ്പോൾ കൊല്ലപ്പെടുമെന്ന് അവൻ നിശ്ചയിച്ചു കഴിഞ്ഞി -ട്ടുണ്ട്. അതുപോലെ സംഭവിക്കാതിരിക്കുകയില്ല. പുറത്തിറങ്ങാതെ വീട്ടി ൽ അടച്ചിരിക്കുന്നവർ പോലും ആ സമയത്തും സ്ഥലത്തും വെളിക്കുവന്ന് അവർ കൊല്ലപ്പെടാതിരിക്കു -കയില്ല. കൂടാതെ നിങ്ങളിലുള്ള കപടൻമാരേയും, വഞ്ചകൻമാരെയും വേർതിരിച്ചു കാണിക്കുവാനുള്ള ഒരുപരീക്ഷണവും ശുദ്ധീകരണവും കൂടിയാണിതൊക്കെ.
3:155إِنَّ ٱلَّذِينَ تَوَلَّوۡاْ مِنكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ إِنَّمَا ٱسۡتَزَلَّهُمُ ٱلشَّيۡطَٰنُ بِبَعۡضِ مَا كَسَبُواْۖ وَلَقَدۡ عَفَا ٱللَّهُ عَنۡهُمۡۗ إِنَّ ٱللَّهَ غَفُورٌ حَلِيمٞ
(155) നിശ്ചയമായും, രണ്ട് സംഘങ്ങൾ (പരസ്പരം) കൂട്ടിമുട്ടിയ ദിവസം നിങ്ങളിൽ നിന്ന് (പിൻ)-തിരിഞ്ഞുപോയവർ അവർ ചെയ്തുവെച്ചതിൽ ചിലത് നിമിത്തം, പിശാച് അവരെ വഴി തെറ്റിക്കുവാൻ ശ്രമിച്ചത് മാത്രമാകുന്നു. തീർച്ചയായും, അല്ലാഹു അവർക്ക് മാപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്. (155) നിശ്ചയമായും യാതൊരുകൂട്ടർ അവർ തിരിഞ്ഞുകളഞ്ഞു നിങ്ങളിൽ നിന്ന് കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം രണ്ട് സംഘങ്ങൾ അവരെ വഴി തെറ്റിക്കുവാൻ (കാലിടറിക്കുവാൻ) ശ്രമിച്ചിരിക്കയാണ് الش പിശാച് ചിലത് നിമിത്തം അവർ സമ്പാദിച്ച തീർച്ചയായും മാപ്പ് ചെയ്തിട്ടുണ്ട് ُ َّ اللها അല്ലാഹു അവർക്ക്, അവരെപ്പറ്റി َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ح َ ل ِ സഹനശീലനാണ്. മുസ്ലിംസംഘവും, ശത്രുസംഘവും തമ്മിൽ യുദ്ധം നടക്കുമ്പോൾ , ഒന്നുകിൽ വിജയം, അല്ലെങ്കിൽ വീരമരണം ("ശഹാദത്ത്') എന്നുറച്ച് നിൽക്കേണ്ടവരാണ് മുസ്ലിംകൾ. ഉഹ്ദിൽവെച്ച് മുസ്ലിംകളിൽ പലരും പിൻതിരിഞ്ഞുപോയി പരാജയം വരിച്ചതും, ചിലർ സ്ഥലം വിട്ടോടിപ്പോയതുമെല്ലാം പിശാചിന്റെ കെണിയിൽ അവർ അകപ്പെട്ടതുകൊണ്ടാണ്. അതിനുള്ള ഹേതു അവരിൽനിന്നുതന്നെ ഉണ്ടായ തെ റ്റുകുറ്റങ്ങളാകുന്നു എന്ന് അല്ലാഹു മുസ്ലിംകളെ വീണ്ടും ഓർമിപ്പിക്കുന്നു. ഏതായാലും, കഴിഞ്ഞുപോയ ആ തെറ്റുകളിൽ അല്ലാഹു അവർക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്നുകൂടി അതോടൊപ്പം അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ സഹനശീലമുള്ളവനുമാണല്ലോ. വിഭാഗം - 17
3:156–158يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِإِخۡوَٰنِهِمۡ إِذَا ضَرَبُواْ فِي ٱلۡأَرۡضِ أَوۡ كَانُواْ غُزّٗى لَّوۡ كَانُواْ عِندَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجۡعَلَ ٱللَّهُ ذَٰلِكَ حَسۡرَةٗ فِي قُلُوبِهِمۡۗ وَٱللَّهُ يُحۡيِۦ وَيُمِيتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ
وَلَئِن قُتِلۡتُمۡ فِي سَبِيلِ ٱللَّهِ أَوۡ مُتُّمۡ لَمَغۡفِرَةٞ مِّنَ ٱللَّهِ وَرَحۡمَةٌ خَيۡرٞ مِّمَّا يَجۡمَعُونَ
وَلَئِن مُّتُّمۡ أَوۡ قُتِلۡتُمۡ لَإِلَى ٱللَّهِ تُحۡشَرُونَ
(156) ഹേ, വിശ്വസിച്ചവരേ, അവിശ്വസിക്കുകയും, തങ്ങളുടെ സഹോദരങ്ങൾ ഭൂമിയിൽ സഞ്ചരിക്കുകയോ, അല്ലെങ്കിൽ പടയെടുത്ത് പോകുന്നവരായിരിക്കുകയോ ചെയ്താൽ അവരെക്കുറിച്ച് (ഇങ്ങനെ) പറയുകയും ചെയ്യുന്നവരെപ്പോലെ നിങ്ങൾ ആയിരിക്കരുത്: "അവർ നമ്മുടെ അടുക്കലായിരുന്നുവെങ്കിൽ അവർ മരണപ്പെടുമായിരുന്നില്ല; അവർ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നില്ല.' അവരു ടെ ഹൃദയങ്ങളിൽ അല്ലാഹു അതൊരു ഖേദമാക്കിത്തീർ ക്കുവാനായിട്ട്. ധ അതാണിതിന്റെ അനന്തരഫലം. പ അല്ലാഹു (തന്നെ) ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമത്രെ. (157) അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ കൊല്ലപ്പെടുകയോ, അല്ലെങ്കിൽ മരണപ്പെടുകയോ ചെയ്തുവെങ്കിലോ, അല്ലാഹുവിങ്കൽ നിന്നു(ണ്ടാകുന്ന) പാപമോചനവും, കാരുണ്യവും അവർ ശേഖരിച്ച് കൂട്ടുന്നതിനെക്കാൾ ഉത്തമം തന്നെയാകുന്നു. (158) നിങ്ങൾ മരണപ്പെടുകയോ, അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്തുവെങ്കിൽ, നിങ്ങൾ അല്ലാഹുവിങ്കലേക്കുതന്നെ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നു. (156) ഹേ, വിശ്വസിച്ചവരേ നിങ്ങൾ ആയിരിക്കരുത് യാതൊരുകൂട്ടരെപ്പോലെ അവർ അവിശ്വസിച്ചു അവർ പറയുകയും ചെയ്തു م ْവلإخ ْ و َ ا അവരുടെ സഹോദരങ്ങളെക്കുറിച്ച് അവർ സഞ്ചരിച്ചാൽ الأر ْ ض ِ في ِ ഭൂമിയിൽ അല്ലെങ്കിൽ അവരായിരുന്നാൽ غ ُ ز ّ ً ى പടയെടുക്കുന്നവർ അവരായിരുന്നുവെങ്കിൽ നമ്മുടെ അടുക്കൽ അവർ മരണപ്പെടുകയില്ലായിരുന്നു അവർ കൊല്ലപ്പെടുകയുമില്ലായിരുന്നു ആക്കിത്തീർക്കുവാൻ വേണ്ടി ُ َّ اللها അല്ലാഹു ذ َ ل ِ ك َ അതിനെ ح َ ْ َ ة ً ഒരു ഖേദം അവരുടെ ഹൃദയങ്ങളിൽ ُ َّ اللها َ و അല്ലാഹു ജീവിപ്പിക്കുന്നു മരണപ്പെടുത്തുകയും ചെയ്യുന്നു ُ َّ اللها َ و അല്ലാഹുവാകട്ടെ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ب َ ص ِ ير ٌ കണ്ടറിയുന്നവനുമാകുന്നു. (157) നിങ്ങൾ കൊല്ലപ്പെട്ടുവെങ്കിൽ اللها അല്ലാഹുവിന്റെ മാർഗത്തിൽ അല്ലെങ്കിൽ നിങ്ങൾ മരണപ്പെട്ടെങ്കിൽ തീർച്ചയായും പാപമോചനം َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് കാരുണ്യവും خ َ ير ْ ٌ ഉത്തമമാണ് നല്ലതാണ് അവർ ശേഖരിക്കുന്ന (ഒരുമിച്ച് കൂട്ടുന്ന)-തിനേക്കാൾ (158) നിങ്ങൾ മരണപ്പെട്ടുവെങ്കിലോ അല്ലെങ്കിൽ കൊല്ലപ്പെട്ടുവെങ്കിലോ َ 6لإ ِ َّ اللها അല്ലാഹുവിങ്കലേക്കുതന്നെ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നു. അല്ലാഹുവിന്റെ വിധി നിശ്ചയങ്ങളിലും, അവന്റെ ഉദ്ദേശമനുസരിച്ച് മാത്രമേ എല്ലാം സംഭവിക്കുകയുള്ളൂവെന്നതിലും വിശ്വാസമില്ലാത്തവരാണേ ല്ലാ അവിശ്വാസികൾ. അതുകൊണ്ട് തങ്ങളുടെ സുഹൃത്തുക്കളോ ബന്ധപ്പെട്ടവരോ വല്ല യാത്രകളി ലും വെച്ച് മരണപ്പെടുകയൊ, വല്ല യുദ്ധത്തിലും, ശത്രുക്കളാൽ ചെയ്യുമ്പോൾ "ഹാ! അവൻ ഇവിടെത്തന്നെ ആയിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരു -ന്നില്ല!' എന്നും മറ്റും അവർ പറഞ്ഞേക്കും. അല്ലാഹു കണക്കാക്കുന്നതാണ് ജീവിതവും മരണവും, അവർ വീടുവിട്ടുപോകാതിരുന്നാൽ തന്നെയും നിശ്ചിത സമയത്ത് മരണം പിടിപെടുക തന്നെ ചെയ്യും എന്നൊന്നും അവർക്കറിഞ്ഞുകൂടല്ലോ. വീട് വിട്ടുപോയിരുന്നെ -ങ്കിൽ അവർ കുറേകാലം കൂടി ജീവിക്കുമെന്നായിരിക്കും അവരുടെ ധാരണ. അങ്ങനെ, മര -ണപ്പെട്ടവർ അകാല മരണമടഞ്ഞതിലും, അതിന്ന് ഇടയാകുമാറ് വീടുവിട്ട് പോയതിലും അവർ വളരെ ഖേദത്തിലും വിലാപത്തിലുമായിത്തീരും. നേരെ മറിച്ച് എല്ലാ കാര്യവും അല്ലാഹുവിന്റെ നിശ്ചയപ്രകാരം നടക്കുന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സത്യവി -ശ്വാസികൾക്ക് അതിലൊന്നും ഖേദത്തിനോ വിലാപത്തിനോ അവകാശമില്ല; അതവർക്ക് യോജിച്ച -തുമല്ല; ആ സ്ഥിതിക്ക് ഉഹ്ദിലോ മറ്റോ തങ്ങളുടെ സ്വന്തക്കാരോ, ഇഷ്ടക്കാരോ നഷ്ടെ പ്പട്ടതിന്റെ പേരിൽ അത്തരം വിചാരങ്ങളോ വാക്കുകളോ സത്യവിശ്വാസികളിൽ ഉണ്ടായിക്കൂടാത്തതാണ്. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉണർത്തുന്നു. ഇങ്ങനെയുള്ള ധാരണകളും വാക്കുകളും ചില മുസ്ലിം സാമാന്യ ജനങ്ങളിലും പ്രകടമാകാ -റുണ്ട്. ഈ 156--ാം വചനം അങ്ങനെയുള്ളവർ പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. മരണം സംഭവിക്കുന്നത് സ്വാഭാവിക രൂപത്തിലായാലും, കൊല -പോലെയുള്ള കാരണങ്ങൾ കൊണ്ടായാലും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ലഭിക്കുവാനിരിക്കുന്ന പാപപൊറുതിയും, കാരുണ്യവുമായിരിക്കും ഈ ലോകത്തുവെച്ച് സമ്പാദിക്കാവുന്ന സർവ്വത്തെക്കാളും ഉത്തമമായിരിക്കുക. അതുകൊണ്ട് മരണപ്പെടുന്നത് അല്ലാഹുവിന്റെ മാർഗത്തിലായിരിക്കുകയെന്നത് ഒരു ഭാഗ്യ--മായി മാത്രമേ കരുതിക്കൂടൂ. ആർ, എങ്ങനെ, എപ്പോൾ മരണപ്പെട്ടാലും മടങ്ങിയെത്തുന്നത് എല്ലാവരും അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെ. പ്പോൾ, ഓരോരുത്തന്റെയും സ്ഥിതിഗതികൾ പരിശോധിച്ച് തക്ക നടപടി അവൻ ഓരോരുത്തന്റെ പേരിലും എടുക്കുകയും ചെയ്യും. എന്നൊക്കെയാണ് പിന്നീട് പറഞ്ഞ -തിന്റെ സാരം.
3:159–160فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ
إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِي يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
(159) (നബിയേ) എന്നാൽ, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. ധ സൗമ്യമായിവർത്തിക്കുന്നു. പ നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കിൽ, അവർ നിന്റെ ചുറ്റുപാടിൽ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാൽ, നീ അവർക്ക് മാപ്പ് നൽകുകയും, അവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തിൽ, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീർച്ചപ്പെടുത്തിയാൽ, നീ അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേൽപിക്കുന്നവരെ സ്നേഹിക്കുന്നു. (160) നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല. അവൻ നിങ്ങളെ (സഹായിക്കാതെ) കൈവെടിയുന്നുവെങ്കിലോ, എന്നാൽ (പിന്നെ) അവന് പുറമെ നിങ്ങളെ സഹായിക്കുന്നതായ ഒരാൾ ആരാണുള്ളത്! അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികൾ! (159) എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട് َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്ന് മാർദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു ْ ُ ഫ ل َ അവരോട് ആയിരുന്നുവെങ്കിൽ ف َ ظّ ً ا പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി കഠിനഹൃദയൻ لان ْ ف َ ض ُّ وا അവർ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു നിന്റെ ചുറ്റുപാടിൽ നിന്ന് ആകയാൽ അവർക്ക് മാപ്പ് കൊടുക്കുക പാപമോചനം തേടുകയും ചെയ്യുക ْ ُ ഫ ل َ അവർക്കുവേണ്ടി അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക الأم ْ ر ِ في ِ കാര്യത്തിൽ അങ്ങനെ (എന്നിട്ട്) നീ തീർച്ചപ്പെടുത്തിയാൽ അപ്പോൾ ഭരമേൽപിക്കുക ع ِ َّ اللها അല്ലാഹുവിന്റെ മേൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ സ്നേഹിക്കുന്നു ഭരമേൽപിക്കുന്നവരെ. (160) നിങ്ങളെ സഹായിക്കുന്ന പക്ഷം ُ َّ اللها അല്ലാഹു എന്നാൽ ജയിക്കുന്നവനില്ല, മികച്ചുനിൽക്കുന്നവനേയില്ല ُ م ْ ل َ നിങ്ങളെ, നിങ്ങളോട് അവൻ നിങ്ങളെ കൈവെടിഞ്ഞാലോ എന്നാൽ ആരാണിത് (ആരുണ്ട്) നിങ്ങളെ സഹായിക്കുന്നവൻ അവനുശേഷം (അവന് പുറമെ) اللها അല്ലാഹുവിന്റെ മേൽ (തന്നെ) ഭരമേൽപിച്ചുകൊള്ളട്ടെ സത്യവിശ്വാസികൾ ഉഹ്ദിൽവെച്ച് സ്വഹാബികളിൽ പല പാകപ്പിഴവുകളും അനുസര -ണക്കേടും വന്നുപോയി. അതുനിമിത്തം പല അത്യാഹിതങ്ങളും അനുഭവപ്പെടുകയും ചെയ്തു. എന്നിട്ടുപോലും നബി അവരോട് പരുഷമായോ, കഠിനമായോ പെരുമാറുകയുണ്ടായില്ല. വളരെ മയത്തിലും സൗമ്യത്തിലുമാണ് പെരുമാറിയത്. അവരുടെ നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപസ്വരത്തിലും അവിടുന്ന് പെരുമാറിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, സ്വഹാബി -കളിൽ അത് മടുപ്പും വെറുപ്പും ഉളവാക്കുകയും അവർ നബി -യിൽ നിന്നും അകന്നുനിൽക്കുവാൻ കാരണമാകുകയും ചെയ്യുമായിരുന്നു. നബി -യുടെ ഈ ഉൽകൃഷ്ടസ്വഭാവത്തെപ്പറ്റി അല്ലാഹു പ്രശംസിക്കുകയാണ്. ഇതര നേതാക്കൾക്ക് പ്രാപിക്കുവാ ൻ കഴിയാത്ത ഒരു പദവിയാണല്ലോ ഇത്. ഇത്രയും മഹത്തായ ഒരു സ്വഭാവഗുണം നബി -യിൽ ഉണ്ടായിത്തീർന്നത് അല്ലാഹു അവന്റെ മഹത്തായ കാരുണ്യം നിമിത്തം നബി ക്കും , സത്യവിശ്വാസികൾക്കും നൽകിയ ഒരു വലിയ അനുഗ്രഹമാണെന്ന് ഉണർ ത്തുകയും ചെയ്യുന്നു. നബി തിരുമേനി -യുടെ ചര്യാചരിത്രങ്ങളെപ്പറ്റി അൽപമെങ്കിലും പരിചയപ്പെടുവാൻ ഭാഗ്യമുണ്ടായവർക്ക് തിരുമേനിയുടെ അനിതരസാധാ -രണമായ സ്വഭാവ വൈശിഷ്ട്യങ്ങളെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കുവാൻ സാധിക്കാതിരിക്കയില്ല. ഒന്നിലധികം സ്ഥലങ്ങളിൽ തിരുമേനിയുടെ ഉൽകൃഷ്ട സ്വഭാവങ്ങളെക്കുറിച്ച് അല്ലാഹു ക്വുർ-ആനിൽ പ്രശംസിച്ചത് കാണാവുന്നതാണ്. "ഉൽകൃഷ്ട സ്വഭാവങ്ങളെ പൂർത്തിയാക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.' എന്ന് തിരുമേനി അരുളിച്ചെയ്തിട്ടുള്ളതും പ്രസ്താവ്യമാകുന്നു. നബി അങ്ങേയറ്റം സൗമ്യശീലനും, നയത്തോടും മയത്തോടും കൂടി പെരുമാറുന്നവനുമായിരുന്നുവെന്നത് കൊണ്ട് അവിടുന്ന് ഒരിക്കലും ധീരമായി പെരുമാറുകയില്ലെന്നോ, എന്ത് കണ്ടാലും കണ്ണടക്കുകതന്നെ ചെയ്യുമെന്നോ അർത്ഥമില്ല. സൗമ്യം വേണ്ടിടത്ത് സൗമ്യത്തിലും, ധീരത വേണ്ടിടത്ത് ധീരതയിലും തിരുമേനി നിസ്തുലനായിരുന്നു. തിരുമേനിയുടെ ചരിത്രത്തിൽ ഓരോന്നിനും ധാ രാളം ഉദാഹരണങ്ങൾ കാണാവുന്നതാണ്. ഉഹ്ദ് സംഭവത്തിൽ തന്നെ ഇതിന് പല ഉദാഹരണങ്ങളുണ്ട്. ഇവിടെ അത് വിവരിക്കുന്ന സന്ദർഭമല്ലല്ലോ. തിരുമേനിയുടെ സൗമ്യമായ ശീല സ്വഭാവത്തിന്റെ അനുഗുണമെന്നോണം രണ്ടുമൂന്ന് കാര്യങ്ങൾ അല്ലാഹു അവിടത്തോട് ഉപ -ദേശിക്കുന്നു: (1) അവർക്ക് മാപ്പ് നൽകണമെന്ന്. അല്ലാഹുവിനോടുള്ള കടപ്പാ -ടുകളിൽ അവരുടെ പക്കൽ വന്നുപോയ തെറ്റ് അല്ലാഹു മാപ്പ് ചെയ്ത് മുമ്പ് (155ൽ) പറഞ്ഞുവല്ലോ. നബി യോടുള്ള കടപ്പാടുകളിൽ അവരുടെ പക്കൽ വന്നുപോ യ വീഴ്ച നബി യും മാപ്പാക്കണമെന്നാണ് ഇതിന്റെ സാരം. ഈ കൽപന ഒരു പൊതു കൽപനയാണെങ്കിലും ഉഹ്ദുമായി ബന്ധപ്പെട്ട വിഷയങ്ങളെ വിശേഷിച്ചും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് പറയേണ്ടതില്ല. (2) അവർക്കുവേണ്ടി പാപമോചനം തേടണമെന്ന്. നബിമാർ അവരുടെ അനുയായികൾക്ക് വേണ്ടി ചെയ്യുന്ന പ്രാർത്ഥന അല്ലാഹുവിങ്കൽ കൂടുതൽ സ്വീകാര്യമായിരിക്കുന്നതാണ്. കപട വിശ്വാസികളുടെ ചില ദുഷിച്ച സ്വഭാവങ്ങെ ളപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ ഒരിടത്ത് അല്ലാഹു പറയുന്നു: "അവർ അവരോടുതന്നെ അക്രമം പ്രവർത്തിച്ചപ്പോൾ, അവർ നിന്റെ അടുക്കൽ വരുകയും, എന്നിട്ട് അവർ അല്ലാഹുവിനോട് പാപമോചനം തേടുകയും അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അല്ലാഹുവിനെ അവർക്ക് കെണ്ടത്താമായിരുന്നു.' (4: 64.) (3) കാര്യങ്ങളിൽ അവരുമായി കൂടിയാലോചന നടത്തണമെന്ന്, ഒരു വിഷയത്തിൽ ഒരാൾ മറ്റൊരാളുമായി കൂടിയാലോചന നടത്തുമ്പോൾ, അക്കാ -ര്യത്തിൽ അയാളുടെ അഭിപ്രായം കൂടി അറിയുവാൻ സാധിക്കുന്നതിന് പുറമെ, അയാൾക്കൊരു മാന്യസ്ഥാനം കൽപിക്കൽ കൂടി അതുമുഖേന ഉണ്ടായിത്തീരുന്നു. ആ സ്ഥിതിക്ക് റസൂൽ അവരോട് കൂടിയാലോചിക്കുന്നത് അവരുടെ മനസ്സിന് കൂടുതൽ അടുപ്പവും, ഇണക്കവും, അനുസരണ സന്നദ്ധതയും ഉളവാക്കുമല്ലോ. യുദ്ധം പോലെയുള്ളെ പാതുകാര്യങ്ങൾ, നയതന്ത്രപരമായ കാര്യങ്ങൾ, ഭരണകാര്യങ്ങൾ, ലൗകിക വിഷയങ്ങൾ മുതലായ കാര്യങ്ങളാണ് ഇവിടെ ഉദ്ദേശ്യം. അഥവാ, എങ്ങനെ വേണമെന്നതിൽ - ആരുടെയും അഭിപ്രായം ആരായേണ്ടതില്ല. അതിൽ അല്ലാഹു -വും, അവന്റെ റസൂലും എടുക്കുന്ന തീരുമാനത്തിന് മാത്രമേ സ്ഥാനമുള്ളൂ. അതു -പോലെത്തന്നെ, മേൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു വിഷയത്തിൽ അത് ഇന്നപോലെ ആയിരിക്കണമെന്ന് നബി വഹ്യ് ലഭിച്ചുകഴിഞ്ഞാൽ, ആ കാര്യത്തിലും പിന്നെ ട അഭിപ്രായം ആരായുവാനില്ല. അല്ലാഹുവിങ്കൽ നിന്ന് വഹ്യ് ലഭിച്ചുകൊണ്ടിരിക്കുന്ന നബി തി രുമേനി യോടുപോലും കാര്യങ്ങളിൽ മറ്റുള്ളവരുമായി കൂടിയാലോചന നടത്തുവാൻ കൽപിക്കപ്പെടുമ്പോൾ, കേവലം പ്രവാചകൻമാരല്ലാത്ത നേതാക്കളും, ഭരണകർത്താ -ക്കളുമൊക്കെ അവരുടെ കീഴിലുള്ളവരുമായി കൂടിയാലോചന ന്റ ആവശ്യകത എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് പാത്രങ്ങളായിത്തീരുന്ന സത്യവിശ്വാസികളുടെ ചില ഗുണങ്ങൾ വിവരിക്കുന്നതിനിടയിൽ സൂ: ശൂറായിൽ അല്ലാഹു പറയുന്നു: (അവരുടെ കാര്യം അവർക്കിടയിൽ കൂടി ആലോചിക്കപ്പെടുന്നതുമായിരിക്കും (ശൂറാ: 38) തി ർമദീ (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നിങ്ങളുടെ അധികാരസ്ഥൻമാർ നി ങ്ങളിലുള്ള ഉത്തമൻമാരും, നിങ്ങളുടെ ധനികൻമാർ നിങ്ങളിൽ കയ്യയവുള്ളവരും , നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്കിടയിൽ കൂടി ആലോചന നടത്തപ്പെടുന്നവരും ആയിരുന്നാൽ, നിങ്ങൾക്ക് ഭൂമിയുടെ ഉൾഭാഗത്തെക്കാൾ (മരണപ്പെടുന്നതിനെക്കാൾ) തിന്റെ ഉപരിഭാഗം (ജീവിതം) കൂടുതൽ വിശദീകരണം സൂ: ശുറായിൽ കാണാം. മറ്റുള്ളവരോട് കൂടിയാലോചന നടത്തണമെന്ന് ആലോചിക്കപ്പെടുന്നവരുടെ അഭിപ്രായങ്ങളെ നിരുപാധികം ഉദ്ദേശ്യമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അറിഞ്ഞശേഷം അവയിൽ കൂടുതൽ യുക്തവും ന്യായവുമായതും, കൂടുതൽ പ്രായോഗികമായതും തിരഞ്ഞെടുക്കുവാനും തീരുമാനത്തിൽ അവർക്ക് യോജിപ്പും തൃപ്തിയും ഉണ്ടാക്കിത്തീർക്കുവാനും വേണ്ടിയാ -ണത്. ഈ വചനം അവതരിക്കുന്നതിന് മുമ്പ് നബി ജനങ്ങളുമായി കാര്യങ്ങളിൽ കൂടിയാലോചന നടത്തുക പതിവുണ്ടായിരുന്നില്ലെന്ന് ഈ വചനത്തിൽ നിന്ന് ധരിച്ചു -കൂടാത്തതാണ്. മുമ്പും പിമ്പും തിരുമേനിയുടെ ഒരു ഗുണമായിരുന്നു അതെന്ന വസ്തു ത ചരിത്ര പ്രസിദ്ധമാണ്. ബദ്ർ യുദ്ധത്തിലും, ഖൻദക്വ് യുദ്ധത്തിലും, ഹുദൈബിയ്യാ സംഭവത്തിലുമൊക്കെ പല വിഷയകമായും തിരുമേനി സ്വഹാബികളുമായി കൂടിയാലോചന നടത്തിയത് പ്രസിദ്ധമത്രെ. വേണ്ടാ, ഉഹ്ദു സംഭവത്തിൽ തന്നെയും അതിന്റെ ഉദാഹര ണം നാം കണ്ടുവല്ലോ. ഒരു പുതിയ കൽപനയെന്ന നിലക്കല്ലനബി -യുടെ ആ ഉൽകൃഷ്ട സ്വഭാവത്തെ പ്രശംസിക്കുകയും, മേലിലും തിരുമേനി അതിൽ ജനങ്ങൾക്ക് മാതൃക കാണിച്ചുകൊണ്ടിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുക എന്നുള്ള കൽപനയുള്ളത്. കൂടിയാലോചന നടത്തിയശേഷം, കാര്യം എങ്ങനെ വേണമെന്ന് തീ രുമാനമെടുത്തു കഴിഞ്ഞാൽ അതങ്ങ് നടത്തിക്കൊള്ളണം എന്ന് പറയാതെ, ന്റ മേൽ ഭരമേൽപിച്ചുകൊള്ളുക اللها ) എന്നത്രെ അല്ലാഹു പറഞ്ഞത്. തീരുമാനമെടുത്തത് ഏതടിസ്ഥാനത്തിലായിരുന്നാലും ശരി, അത് നടപ്പിലാക്കുവാനും, അതിന്റെ പര്യവസാനം നന്നായിരിക്കുവാനും അല്ലാഹുവിന്റെ സഹാ യം അനിവാര്യമാണല്ലോ. അതുകൊണ്ട് അവന്റെ സഹായത്തിൽ വിശ്വസിച്ചും, അത് പ്ര തീക്ഷിച്ചും അപേക്ഷിച്ചും കൊണ്ടായിരിക്കണം മുന്നോട്ട് നീങ്ങുന്നത് എന്നാണത് കാണിക്കുന്നത്. അതോടുകൂടി, "തവക്കുൽ ചെയ്യാത്തവർക്ക് അവന്റെ സഹായം പ്രതീക്ഷിച്ചു -കൂടാ എന്നും സൂചിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, "സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ തവക്കുൽ ചെയ്തുകൊള്ളട്ടെ' എന്ന് പിന്നെയും ആവർത്തിച്ചുണർത്തുന്നു . അല്ലാഹുവിന് അവന്റെ അടിയാൻമാരുടെ നന്മയിലുള്ള താൽപര്യം എത്ര മഹത്തരം!
3:161–163وَمَا كَانَ لِنَبِيٍّ أَن يَغُلَّۚ وَمَن يَغۡلُلۡ يَأۡتِ بِمَا غَلَّ يَوۡمَ ٱلۡقِيَٰمَةِۚ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ
أَفَمَنِ ٱتَّبَعَ رِضۡوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ
هُمۡ دَرَجَٰتٌ عِندَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ
(161) ഒരു പ്രവാചകനും (തന്നെ) വഞ്ചിച്ചെടുക്കൽ പാടില്ലാത്തതാണ്. ആർ വഞ്ചിച്ചെടുക്കുന്നുവോ അവൻ, താൻ വഞ്ചിച്ചെടുത്തതുമായി ക്വിയാമത്തുനാളിൽ വരുന്നതാണ്. പിന്നീട് എല്ലാ (ഓരോ) വ്യക്തിയും സമ്പാദിച്ചുവെച്ചത് അതിന് നിറവേറ്റിക്കൊടുക്കപ്പെടും; അവരാകട്ടെ, -അക്രമിക്കപ്പെടുകയില്ലതാനും. (162) അപ്പോൾ, അല്ലാഹുവിന്റെ പ്രീതിയെ പിൻപറ്റിയവൻ അല്ലാഹുവിങ്കൽ നിന്നുള്ള കോപവും കൊണ്ട് ധ കോപം നേടിക്കൊണ്ട് പ മടങ്ങുകയും, തന്റെ സങ്കേത സ്ഥാനം "ജഹന്നം' (നരകം) ആകുകയും ചെയ്ത ഒരുവനെപ്പോലെയാണോ! (ആ) പര്യവസാന സ്ഥലം എത്രയോ ചീത്ത! (163) അവർ, അല്ലാഹുവിന്റെ അടുക്കൽ പല(തരം) പദവികൾ (ഉള്ളവർ) ആകുന്നു. അല്ലാഹുവാകട്ടെ അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു. (161) ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല ഒരു നബിക്കും ي َ غ ُ لَّ أ َ ن ْ അദ്ദേഹം വഞ്ചിച്ചെടുക്കൽ വഞ്ചിച്ചെടുക്കുന്നുവോ ي َ أ ْ ت ِ അവൻ വരും غ َ لَّ ب ِ م َ ا അവൻ വഞ്ചിച്ചെടുത്തതുമായി ക്വിയാമത്ത് നാളിൽ പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂർണമായി നൽകപ്പെ ടും لُّ എല്ലാ ആത്മാവിനും, ആൾക്കും, വ്യക്തിക്കും അത് സമ്പാദിച്ചത് ْ ُ ഭ َ و അവരാകട്ടെ അക്രമി- (അനീതി-) ക്കപ്പെടുകയില്ല (162) അപ്പോൾ (എന്നാൽ) യാതൊരുവനോ ات َّ ب َ ع َ പിൻപറ്റിയ االله അല്ലാഹുവിന്റെ പ്രീതിയെ മടങ്ങിയ(നേടിയ)-വനെപ്പോലെ ക്രോധവുമായി َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് അവന്റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം ജഹന്നമാകുന്നു എത്രയോ ചീത്ത (ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം (163) ْ ُ ഭ അവർ പദവികളാണ്, പടികളാകുന്നു اللها അല്ലാഹുവിന്റെ അടുക്കൽ ُ َّ اللها َ و അല്ലാഹുവാകട്ടെ ب َ ص ِ ير ٌ കണ്ടറിയുന്നവനാണ് അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി غل ُ ول (ഗുലൂൽ) എന്ന ധാതുവിൽ നിന്നുള്ളതാണ് يغل ، غ َ لَّ (ഗല്ല, യഗുല്ലു) എന്നീ ക്രിയാരൂപങ്ങൾ വഞ്ചിച്ചെടുക്കുക, കബളിപ്പിക്കുക, ചതിക്കുക എന്നൊക്കെയാണതിന്റെ അർത്ഥം. യുദ്ധത്തിൽ ശത്രുപക്ഷത്തുനിന്ന് കിട്ടുന്ന "ഗനീമത്ത്' സ്വത്തു -ക്കളിൽ നിന്ന് കബളിപ്പിച്ചെടുക്കുന്നതിലാണ് അധികവും ഉപയോഗമെങ്കി ലും പൊതുസ്വത്തിൽ നിന്നോ, അന്യന്റെ അവകാശത്തിൽ നിന്നോ കബളിപ്പിച്ചെടുക്കുന്നതിലും ത് ഉപയോഗിക്കപ്പെടുക പതിവാണ്. പൊതുസ്വത്തായാലും ശരി, വ്യക്തികൾക്കവ -കാശപ്പെട്ട സ്വത്തായാലും ശരി, വഞ്ചിച്ചെടുക്കൽ കടുത്ത അക്രമവും മഹാപാപവുമാകുന്നു. എന്നിരിക്കെ, ഒരു പ്രവാചകനും അതൊരിക്കലും ചെയ്കയില്ല. ചെയ്യാവതുമല്ല. എനി, ഒരു പ്രവാചകൻ തന്നെ ആയിരുന്നാലും ശരിവല്ലതും ച്ചടുക്കുന്ന പക്ഷം ആ വഞ്ചിച്ചെടുത്ത വസ്തുവും കൊണ്ടായിരിക്കും ക്വിയാമത്തുനാളിൽ വൻ വരുക. അങ്ങനെ, ആരും അറിയാതെ സ്വകാര്യമായി ചെയ്ത ആ കൃത്യം നിമി ത്തം മഹ്ശറയിലെ മഹാ സദസ്സിൽ വെച്ച് അവൻ അങ്ങേ അറ്റം വഷളാക്കപ്പെടുന്നു. മാത്രമല്ല, അതിനുള്ള ശിക്ഷ അവന് കണക്കുതീർത്ത് നൽകപ്പെടുകയും ചെയ്യും. പ ക്ഷേ, കുറ്റത്തിൽ കവിഞ്ഞ ശിക്ഷ നൽകിയോ മറ്റോ അവനോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ലതാനും. എന്നൊക്കെയാണ് ആദ്യവചനത്തിന്റെ താൽപര്യം. ഈ വചനത്തിന്റെ അവതരണ സന്ദർഭമെന്ന നിലക്ക് രണ്ടുതരം രിവായത്തുകൾ കാണാം: (1) ഉഹ്ദിൽ ശത്രുക്കൾ ആദ്യം പരാജയപ്പെട്ട് ഓടിയ അവസരത്തിൽ യുദ്ധക്കളത്തിലുണ്ടായിരുന്ന മുസ്ലിംകൾ അവർ വിട്ടേച്ചുപോയ സാധനങ്ങൾേ ശഖരിക്കുന്നത് കണ്ടപ്പോഴാണല്ലോ മലമുകളിൽ നിന്നിരുന്ന വില്ലാളികൾ അതുകണ്ട് സ്ഥലം വിട്ടിറങ്ങിപ്പോന്നതും, ശേഖരണത്തിൽ പങ്കെടുത്തതും. അവരവർ ശേഖരിക്കുന്ന വ സ്തുക്കൾ അവരവർക്ക് തന്നെ നബി വിട്ടുകൊടുത്തേക്കുകയോ, ഗനീമത്ത് സ്വത്തുക്കൾ എല്ലാവർക്കും ഒരുപോലെ വീതിച്ച് കൊടുക്കാതിരിക്കുകയോ ചെയ്തേക്കാം: അതുകൊണ്ട് നാമും പോയി നമുക്ക് കിട്ടിയത് ശേഖരിക്കുക എന്ന് തമ്മതമ്മിൽ പറഞ്ഞുകൊണ്ടായിരുന്നു അവർ മല വിട്ടിറങ്ങിപ്പോന്നത്. പിന്നീട് നബി അവരോട് സ്ഥലം വിടുവാനുള്ള കാരണം ചോദിച്ചപ്പോൾ അത് തുറന്ന് പറയുവാൻ അവർ മടിക്കുകയും ചെയ്തു. അപ്പോൾ തിരുമേനി അവരോടു ഇങ്ങിനെ പറയുകയുണ്ടായി: "അത -ല്ല, നാം വഞ്ചിക്കുമെന്നും, നാം ശരിക്ക് വീതിച്ച് കൊടുക്കുകയില്ലെന്നുമാണ് നിങ്ങൾ ധരിച്ചത്. ഈയവസരത്തിലാണ് ഈ വചനം അവതരിച്ചത് എന്നത്രെ ചില രിവായത്തുക -ളിൽ കാണുന്നത്. ഉഹ്ദ്യുദ്ധ സംബന്ധമായ കാര്യങ്ങളാണ് ഈ വചനങ്ങളിലെ പരാമർശ വിഷയമെന്ന നിലക്ക് ഈ രിവായത്തിനാണ് കൂടുതൽ യോജിപ്പ് കാണുന്നത്. (2) ബദ്ർ യുദ്ധത്തിൽ ശത്രുക്കളിൽ നിന്ന് കിട്ടിയിരുന്ന ഒരു ചു വന്ന പുതപ്പ് കാണാതായി. അത് നബി തനിക്കായി എടുത്തുവെച്ചതായിരിക്കുമെന്ന് ചില കപടവിശ്വാസികൾ പറഞ്ഞു. ഇത് സംബന്ധിച്ചാണ് ഈ വചനത്തിന്റെ അവതരണമുണ്ടായത് എന്നാണ് രണ്ടാമത്തെ രിവായത്ത്. നിവേദനമാർഗം നോക്കുമ്പോൾ ഇതിനാണ് കൂടുതൽ ബലം കാണുന്നത്. രണ്ടിൽ ഏതായാലും നബി "ഗനീമത്ത്' സ്വത്തുക്കൾ ശരിക്ക് കൈകാര്യം ചെയ്യുകയില്ലെന്നോ, നീതിപൂർവ്വം എല്ലാവർക്കും ഭാഗിച്ചുകൊടുക്കുകയില്ലെന്നോ ആരും സംശയിച്ചുകൂടാ; ഒരു പ്രവാചകനും അങ്ങിനെ ചെ യ്കയില്ല എന്നാണ് ആയത്തിന്റെ താൽപര്യം. (യഗുല്ലു) എന്നതിന്റെ സ്ഥാനത്ത് (യുഗല്ല) എന്നും വായിക്കപ്പെട്ടിട്ടുണ്ട്. "ഒരു പ്രവാചകനും വഞ്ചിക്കപ്പെടുവാൻ പാടില്ല' -അഥവാ, പ്ര വാചകനെ കബളിപ്പിച്ചുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ പാടില്ല എന്നായിരിക്കും അപ്പോൾ അർത്ഥം. ഒരു പ്രവാചകനെയും വഞ്ചിച്ചെടുക്കുന്ന ആളായി ധരിക്കുവാൻ പാടില്ല എന്ന അർത്ഥത്തിലും ഈ വായന വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഏതായാലും ഉദ്ദേശ്യം ല്ലാറ്റിനും വ്യക്തം തന്നെ. അല്ലാഹുവിന്റെ പ്രീതിയെ ഉന്നംവെച്ചും, പ്രീതി ലഭിക്കുന്ന മാർഗം പിൻപറ്റിയും കൊണ്ട് അവന്റെ പ്രീതിക്ക് പാത്രമായ ആളുകളും, അവന്റെ കോപത്തിന് കാര -ണമാകുന്ന വഞ്ചനപോലുള്ള ദുഷിച്ച മാർഗം പിൻപറ്റിക്കൊണ്ട് അവന്റെ കോപം മാത്രം സമ്പാദിച്ച ആളുകളും ഒരു പോലെയല്ല. ഒന്നാമത്തെ വിഭാഗക്കാർ സ്വർഗീയാനുഗ്രഹങ്ങൾക്കും മറ്റേ വിഭാഗക്കാർ നരക ശിക്ഷക്കും അർഹരായിരിക്കും. പക്ഷേ, ഓരോ വിഭാഗക്കാരിലും തന്നെ, അവരവർ സ്വീകരിച്ചുപോന്ന നിലപാടനുസരിച്ച് രോരുത്തരും തമ്മിൽ സ്ഥാനത്തിലും പദവികളിലും വ്യത്യാസമുണ്ടായിരിക്കും. ക്കയാണ് തുടർന്നുള്ള വചനങ്ങളുടെ സാരം. വഞ്ചനയെക്കുറിച്ച് വന്നിട്ടുള്ള ക്വുർ-ആൻ വചനങ്ങളും നബി വചനങ്ങളും ധാരാളമാണ്. ഉദാഹരണാർത്ഥം ചില നബി വചനങ്ങൾ നമുക്കിവിടെ സ് മരിക്കാം: (1) അബൂഹുമൈദിസ്സാ-ഇദീ (റ) പറയുകയാണ്: "അസ്ദു ഗോത്രക്കാരനായ ഒരാളെ നബി സദക്വഃ (സകാത്ത്) പിരിച്ചെടുക്കുന്ന ജോലിക്ക് നിശ്ചയിച്ചയച്ചു. അയാൾ വന്നപ്പോൾ "ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് "ഹദ്യ' (സമ്മാനം) ലഭിച്ചതാണ്' എന്ന് പറയുകയുണ്ടായി. അപ്പോൾ റസൂൽ മിമ്പറിൽ (പ്രസംഗ പീഠത്തിൽ) കയറി ഇങ്ങനെ പറഞ്ഞു: "ചില ജോലിക്കാരുടെ സ്ഥിതിയെന്താണ്?! അയാളെ നാം ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ പറയുന്നു: ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് ഹദ്യ കിട്ടിയതാണ് എന്ന്. അയാൾ അയാളുടെ പിതാവിന്റെയും മാതാവിന്റെയും വീട്ടിൽ ഇരിക്കവെ അയാൾക്ക് ഹദ്യ ഇല്ലേ എന്ന് നോക്കരുതോ?: മുഹമ്മദിന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെയാണ് (സത്യം)! നിങ്ങളിൽ ആരും തന്നെ അങ്ങനെ വല്ലതും കൊണ്ടുവരുന്നതായാൽ, അതവന്റെ പിരടിയിൽ വഹിച്ചുകൊണ്ട് ക്വിയാമത്ത് നാളിൽ അവൻ വരാ -തിരിക്കയില്ല. ഒട്ടകമാണെങ്കിൽ അതിന് അലർച്ചയും, പശുവാണെങ്കിൽ അതിന് അകറി -ച്ചയും, ആടാണെങ്കിൽ അതിന് കരച്ചിലും ഉണ്ടായിരിക്കും.' പിന്നീട് തിരുമേനി, കൈരണ്ടും കക്ഷത്തിന്റെ നിറം കാണുമാറ് ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ പറഞ്ഞു: "അല്ലാഹുവേ!ഞാൻ (ജനങ്ങൾക്ക്) എത്തിച്ചുകൊടുത്തുവോ?!' (അ; ബു; മു.) തിരുമേനി തന്റെ ചുമതല നിർവ്വഹിച്ചുവെന്ന് അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി എന്ന് സാരം. (ആർ വഞ്ചിച്ചെടുക്കുന്നുവോ അവൻ, താൻ വഞ്ചിച്ചെടുത്തതും കൊണ്ട് ക്വിയാമത്തുനാളിൽ വരുന്നതാണ്.) എന്ന വാ ക്യത്തിന് ഒരു വിശദീകരണം കൂടിയാണ് ഈ ഹദീഥ്. വഞ്ചിച്ചെടുത്ത അതേ വസ്തുക്കളും പേറിക്കൊണ്ടായിരിക്കും വഞ്ചകൻമാർ ക്വിയാമത്തുനാളിൽ മഹ്ശറിൽ വരുക ന്നാണതിന്റെ അർത്ഥമെന്ന് ഈ ഹദീഥിൽ നിന്ന് സ്പഷ്ടമാണ്. (2) അബൂഹുറയ്റഃ (റ)-യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ സാരമിതാണ്: ഒരു ദിവസം പ്രസംഗത്തിൽ റസൂൽ വഞ്ചിച്ചെടുക്കുന്നവരെപ്പറ്റി വളരെ കഠിനമായി സംസാരിക്കുകയുണ്ടായി. പിന്നീട് പറഞ്ഞു: "നിങ്ങളിലൊരാൾ അവന്റെ പിരടിയിൽ അലറി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ, മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട് ക്വിയാമത്തുനാളിൽ വരുന്നത് ഞാൻ കാണാതിരിക്ക ട്ടെ! എന്നിട്ട് അവൻ പറഞ്ഞേക്കും: അല്ലാഹുവിന്റെ റസൂലേ, എന്നെ സഹായിക്കണേ എന്ന്! ഞാൻ പറയും: "നിനക്ക് അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും തടയുവാൻ എനിക്ക് കഴിവില്ല. ഞാൻ (വിവരം മുമ്പേ) എത്തിച്ച് കഴിഞ്ഞിട്ടുണ്ട്.' (അ; ബു; മു.) ഓരോന്നും അതതിന്റെ നിലവിളി ശബ്ദം പുറപ്പെടുവിക്കു -മെന്നുദ്ദേശ്യം. (3) അദിയ്യുബ്നു-ഉമൈറഃ ( عدى بن عميرة الكندى ـ رضـ ) പറയുന്നു: റസൂൽ പറഞ്ഞു: "ഹേ, മനുഷ്യരേ, നിങ്ങളിൽ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്തിട്ട് അതിൽ നിന്ന് ഒരു സൂചിയോ, അതിന് മീതെയുള്ള (അതിനെക്കാൾ വലിയ) വല്ലതുമോ ഒളിച്ചുവെക്കുന്നപക്ഷം, അത് വഞ്ചനയാകുന്നു. അവൻ തും കൊണ്ട് ക്വിയാമത്തുനാളിൽ വരും.' അപ്പോൾ, അൻസ്വാരികളിൽ പെട്ട കറുത്ത നിന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അവിടുത്തെ ഉദ്യോഗം എന്നിൽ നിന്ന് അവിടുന്ന് (തിരിച്ച്) ഏറ്റുവാങ്ങിയാലും!' തിരുമേനി ചോദിച്ചു: "അതെന്താ?' അദ്ദേഹം പറഞ്ഞു: "അവിടുന്ന് ന്നിന്ന് പ്രകാരം പറയുന്നത് ഞാൻ കേട്ടു. (അതുതന്നെ)' അപ്പോൾ തിരുമേനി പറ ഞ്ഞു: "ഞാനത് ഇപ്പോഴും പറയുന്നു. നാം ഒരാളെ ഒരു ജോലിയിൽ ഏൽപിച്ചാൽ, അയാൾ അതിൽ (അതുവഴി ലഭിക്കുന്നതിൽ) ചെറുതും വലുതുമെല്ലാം (രംഗ -ത്ത്) കൊണ്ടുവരണം. അതിൽ നിന്ന് അവന് കൊടുക്കപ്പെടുന്നത് അവന് സ്വീകരിക്കാം. വിരോധിക്കപ്പെട്ടതിൽ നിന്ന് അവൻ ഒഴിഞ്ഞ് നിൽക്കുകയും വേണം.' (അ; മു; ദാ.) ഇൗ ക്വുർ-ആൻ വചനവും അതിന്റെ അടിസ്ഥാനത്തിലുള്ള നബി യുടെ ഉപദേശങ്ങളും അനുസരിച്ചുകൊണ്ട് സ്വഹാബികൾ കാണിച്ചിരുന്ന സത്യസന്ധതക്ക് ഇണ കാണാത്ത ത്രയോ ഉദാഹരണങ്ങൾ സ്വഹാബികളുടെ ചരിത്രങ്ങളിൽ കാണാവുന്നതാ -ണ്.
3:164لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ إِذۡ بَعَثَ فِيهِمۡ رَسُولٗا مِّنۡ أَنفُسِهِمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِهِۦ وَيُزَكِّيهِمۡ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٍ
(164) തീർച്ചയായും, സത്യവിശ്വാസികളിൽ അവരിൽ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാൽ, അല്ലാഹു അവർക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്റെ "ആയത്ത്' (ലക്ഷ്യം) കൾ അദ്ദേഹം അവർക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവർ വ്യക്തമായ വഴിപിഴവിൽ തന്നെയായിരുന്നു. (164) ل َ ق َ د ْ തീർച്ചയായും ഉണ്ട് ُ َّ اللها َّ ن َ م അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(-ട്ടുണ്ട്) സത്യവിശ്വാസികൾക്ക് അവൻ അയച്ചതിനാൽ, നിയോഗിച്ച സ്ഥിതിക്ക് ِ م ْ ف ِ അവരിൽ ر َ س ُ ولا ഒരു ദൂതനെ അവരിൽനിന്ന് തന്നെ, അവരുടെ സ്വന്തങ്ങളിൽ നിന്നായി- അവർക്ക് അദ്ദേഹം ഓതിക്കൊടുക്കും آي َ ات ِ ه ِ അവന്റെ ആയത്തുകളെ അവരെ സംസ്കരിക്കുകയും ചെയ്യും അവരെ പഠിപ്പിക്കുകയും (വേദ) ഗ്രന്ഥം വിജ്ഞാനവും നിശ്ചയമായും അവരായിരുന്നു മുമ്പ്, മുമ്പ് മുതൽക്കേ لال ٍ വഴിപിഴവിൽ തന്നെ م ُ ب ِ ين ٍ വ്യക്തമായ, പ്രത്യക്ഷമായ ചിരകാലമായി ദുർമാർഗത്തിൽ പതിച്ച് നട്ടം തിരിഞ്ഞ ശേഷം, സന്മാ ർഗ നിരതരായി ജീവിക്കുമാറുള്ള തത്വോപദേശങ്ങളും, മാർഗനിർദ്ദേശങ്ങളും അല്ലാഹുവിങ്കൽ നിന്ന് എത്തിച്ചുകൊടുത്ത് കൊണ്ടിരിക്കുന്നചോദിച്ചറിയുവാനും , മാതൃക -യാക്കുവാനും അടുത്ത് പെരുമാറുവാനും വളരെ ട ഇടയിൽ ജനിച്ച് തങ്ങളോടൊപ്പം തന്നെ റസൂലിനെ നിയോഗി കൊടുക്കുക വഴി സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ച മഹാഭാഗ്യത്തെപ്പറ്റി അവരെ അനുസ്മരിപ്പിക്കുകയാണ്. ഈ വചനത്തിലടങ്ങിയ ആശയങ്ങളെ സൂ:ബക്വറഃ 129ന്റെ വ്യാഖ്യാനത്തിൽ മുമ്പ് വിവരിച്ച് കഴിഞ്ഞിട്ടുണ്ട്. സൂ: ജുമു-അഃയിൽ കൂടുതൽ വിശദീകരണം കാണാം.
3:165–168أَوَلَمَّآ أَصَٰبَتۡكُم مُّصِيبَةٞ قَدۡ أَصَبۡتُم مِّثۡلَيۡهَا قُلۡتُمۡ أَنَّىٰ هَٰذَاۖ قُلۡ هُوَ مِنۡ عِندِ أَنفُسِكُمۡۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
وَمَآ أَصَٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ
وَلِيَعۡلَمَ ٱلَّذِينَ نَافَقُواْۚ وَقِيلَ لَهُمۡ تَعَالَوۡاْ قَٰتِلُواْ فِي سَبِيلِ ٱللَّهِ أَوِ ٱدۡفَعُواْۖ قَالُواْ لَوۡ نَعۡلَمُ قِتَالٗا لَّٱتَّبَعۡنَٰكُمۡۗ هُمۡ لِلۡكُفۡرِ يَوۡمَئِذٍ أَقۡرَبُ مِنۡهُمۡ لِلۡإِيمَٰنِۚ يَقُولُونَ بِأَفۡوَٰهِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ وَٱللَّهُ أَعۡلَمُ بِمَا يَكۡتُمُونَ
Passage continues through verse 3:168.
(165) നിങ്ങൾക്ക് ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും, അതിന്റെ രണ്ടത്ര നിങ്ങൾ (അങ്ങോട്ടും) ബാധിപ്പിച്ചിട്ടുണ്ട് നിങ്ങൾ പറയുകയോ: "ഇതെങ്ങിനെയാണ് (സംഭവിച്ചത്)?' എന്ന്! (നബിയേ) പറയുക: "അത് നിങ്ങളുടെ തന്നെ അടുക്കൽ നിന്നാകുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.' (166) രണ്ട് സംഘങ്ങൾ കൂട്ടിമുട്ടിയ (ആ) ദിവസം നിങ്ങൾക്ക് ബാധിച്ചത് (ഒക്കെയും) അല്ലാഹുവിന്റെ അനുമതി പ്രകാരമാകുന്നു. അവൻ സത്യവിശ്വാസികളെ (വേർതിരിച്ച്) അറിയുവാൻ വേണ്ടിയുമാകുന്നു; (167) കാപട്യം കാണിച്ചവരെ (വേർതിരിച്ച്) അറിയുവാൻ വേണ്ടിയും. അവരോട് ധ ആ കപടൻമാരോട് പ പറയപ്പെട്ടു: "വരുവിൻ, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുവിൻ, അല്ലെങ്കിൽ ചെറുത്ത് നിൽക്കുവിൻ' അവർ പറഞ്ഞു: "ഒരു യുദ്ധം (ഉണ്ടാകുമെന്ന്) ഞങ്ങൾ' അറിഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെ പിൻതുടരുകതന്നെ ചെയ്യുമായിരുന്നു.' അവിശ്വാസത്തോട് കൂടുതൽ അടുത്തവരാകുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ ഇല്ലാത്തത് അവർ തങ്ങളുടെ വായകൊണ്ട് പറയുന്നു. അല്ലാഹുവാകട്ടെ, അവർ മൂടിവെക്കുന്നതിനെപ്പ റ്റി കൂടുതൽ അറിയുന്നവനുമാണ്. (168) (യുദ്ധത്തിൽ സംബന്ധിക്കാതെ) ഇരുന്നുംകൊണ്ട് തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് (ഇങ്ങനെ) പറഞ്ഞവരാണ് (അവർ): "അവർ നമ്മെ അനുസരിച്ചെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നില്ല.' (നബിയേ) പറയുക: "എന്നാൽ നിങ്ങൾ നിങ്ങളുടെ ദേഹങ്ങളെ സംബന്ധിച്ച് മരണത്തെ (ഒന്ന്) തടുക്കുവിൻ, നിങ്ങൾ സത്യവാൻമാരാണെങ്കിൽ! ധ അതൊന്ന് കാണാമല്ലോ (165) നിങ്ങൾക്ക് ബാധിച്ചപ്പോഴേക്കോ, ബാധിച്ചപ്പോഴോ ഒരു ബാധ (വിപത്ത്) നിങ്ങൾക്ക് ബാധിപ്പിച്ചിട്ടുണ്ട് അതിന്റെ രണ്ടത്ര (ഇരട്ടി) ق ُ ل ْ ُ ْ നിങ്ങൾ പറയുകയോ, പറഞ്ഞു(-വോ) ഇതെങ്ങിനെയാണ് പറയുക അത് അടുക്കൽ നിന്നാണ് നിങ്ങളുടെ തന്നെ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാണ് (166) നിങ്ങൾക്ക് ബാധിച്ചത് കണ്ടുമുട്ടിയ ദിവസം രണ്ട് സംഘങ്ങൾ اللها അല്ലാഹുവിന്റെ സമ്മതം കൊണ്ടാണ് അവൻ അറിയുവാൻ വേണ്ടിയും സത്യവിശ്വാസികളെ (167) അവൻ അറിയുവാനും കാപട്യം കാണിച്ചവരെ و َ ق ِ يل َ പറയപ്പെട്ടു ْ ُ ഫ ل َ അവരോട് നിങ്ങൾ വരുവിൻ യുദ്ധം ചെയ്യുവിൻ اللها അല്ലാഹുവിന്റെ മാർഗത്തിൽ അല്ലെങ്കിൽ തടുക്കു (ചെറുക്കു)-വിൻ او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾക്കറിയുന്നപക്ഷം ق ِ ت َ الا ഒരു യുദ്ധത്തെ لات ഞങ്ങൾ നിങ്ങളെ പിൻതുടരുകതന്നെ ചെയ്യുമായിരുന്നു ْ ُ ഭ അവർ അവിശ്വാസത്തോട് അന്നത്തെ ദിവസം ഏറ്റം (അധികം) അടുത്തവരാണ് م ِ ْ ُ م ْ അവരെ (അവർ അടുത്തതിനെ)ക്കാൾ ل ِ لإيم َ ان ِ സത്യവിശ്വാസത്തോട് അവർ പറയുന്നു ب ِ أ َ ف ْ واه ْ അവരുടെ വായകൾകൊണ്ട് ഇല്ലാത്തത് തങ്ങളുടെ ഹൃദയങ്ങളിൽ ُ َّ اللها َ و അല്ലാഹുവാകട്ടെ ഏറ്റവും അറിയുന്നവനാണ് അവർ ഒളിച്ചുവെക്കുന്നതിനെപ്പറ്റി (168) പറഞ്ഞവരാണ് അവർ ْ و َ ا തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് അവർ ഇരിക്കുകയും ചെയ്തു അവർ നമ്മെ അനുസരിച്ചെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നില്ല ق ُ ل ْ നീ പറയുക എന്നാൽ നിങ്ങൾ തടുക്കുവിൻ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് മരണത്തെ നിങ്ങൾ ആണെങ്കിൽ സത്യം പറയുന്നവർ സത്യവാൻമാർ ഉഹ്ദിൽ വെച്ച് മുസ്ലിംകൾക്ക് വമ്പിച്ച കഷ്ടനഷ്ടങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ചില സാധാരണക്കാർ പറയുകയുണ്ടായി: നാം അല്ലാഹുവിന് വേണ്ടി യുദ്ധം ചെയ്യുന്നു. അല്ലാഹു നമ്മെ സഹായിക്കുമെന്ന വാഗ്ദാനവും ചെയ്തി -രിക്കുന്നു. നമ്മുടെ കൂടെ അവന്റെ റസൂലും ഉണ്ട്. അവിശ്വാസികളാണെങ്കിൽ അല്ലാഹു -വിന് എതിരായിട്ടാണ് യുദ്ധം ചെയ്യുന്നത്. എന്നിരിക്കെ, എന്താണിങ്ങനെ സംഭവിച്ചത്?! എന്നൊക്കെ. ഇതിന് അല്ലാഹു മറുപടി നൽകുന്നു. മറുപടിയുടെ സാരം ഇങ്ങനെ വിവരിക്കാം: നിങ്ങൾക്ക് കുറേ ആപത്തുകൾ പിണഞ്ഞത് ശരിതന്നെ. മുമ്പ് ഇത്രയൊ ന്നും ശക്തിയും ഒരുക്കവും ഇല്ലാതിരുന്ന അവസരത്തിൽ ബദ്റിൽവെച്ച് ഇതിന്റെ ഇരട്ടി ആപത്തുകൾ നിങ്ങൾ അവിശ്വാസികൾക്ക് വരുത്തുകയുണ്ടായല്ലോ. നടുംതൂണുകളായ എഴുപതുപേർ കൊല്ലപ്പെടുകയും, അത്രയും പേർ ബന്ധനസ്ഥരാ -കുകയും ഉണ്ടായി. അവരെ നിങ്ങൾ ദയനീയമായി പിന്നോട്ടോടിച്ചു. ഇപ്പോൾ, ന്റ പകുതി ആപത്തേ നിങ്ങൾക്ക് സംഭവിച്ചിട്ടുള്ളൂ. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് നിങ്ങൾ ആശ്ചര്യപ്പെടുന്നു. യഥാർത്ഥത്തിൽ, ഇങ്ങനെ സംഭവിക്കുവാനുള്ള കാരണങ്ങൾ നിങ്ങളിൽ നിന്നുതന്നെ ഉണ്ടായതാണ്. മദീനായിൽ നിന്ന് വെളിയിൽ പോയി യുദ്ധത്തിനിറങ്ങുവാൻ നിങ്ങൾ റസൂലിനെ നിർബന്ധിതനാക്കി. അണി വിട്ടുപോകാതെ സധീരം ഉറച്ച് നിൽക്കണമെന്ന കൽപന നിങ്ങൾ അവഗണിച്ചു. യുദ്ധം കലാശിക്കും മുമ്പായി നിങ്ങൾ "ഗനീമത്ത്' സ്വത്തുക്കൾ ശേഖരിക്കുന്നതിൽ വ്യാപൃതരായി . മലയിൽ നിറുത്തിയ വില്ലാളികൾ കൽപന ലംഘിച്ച് സ്ഥലം വിട്ടുപോന്നു. ഇങ്ങനെ പലതുമാണതിന് കാരണമായിത്തീർന്നത്. അല്ലാഹുവിന് എന്ത് ചെയ്യുവാനും കഴി -വുണ്ട്. സന്ദർഭമനുസരിച്ച് വേണ്ടത് അവൻ ചെയ്യും. അതിൽ ചോദ്യം ചെയ്യപ്പെടാവതല്ല. മാത്രമല്ല, ഇങ്ങനെ സംഭവിച്ചതിൽ ചില യുക്തി രഹസ്യങ്ങൾ കൂടി അല്ലാഹു കണ്ടുവെച്ചിട്ടുണ്ട്. എന്തു സംഭവിച്ചാലും കാൽ പതറാതെ സത്യവിശ്വാസത്തിൽ ഉറച്ചുനിൽ ക്കുന്നവർ ആരൊക്കെയാണ്, വിശ്വാസികളെന്ന് നടിച്ച് നടക്കുന്ന പിൻതിരിപ്പൻമാരും കപടൻമാരും ആരൊക്കെയാണ് എന്ന് പ്രത്യക്ഷത്തിൽ വേർതിരിഞ്ഞ് കാണുന്നത് ആവശ്യമാ -ണ്. അതിന് വേണ്ടിയും കൂടിയാണിത്. അതിപ്പോൾ വ്യക്തമാകുകയും ചെയ് തുവല്ലോ. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തിൽ മുന്നൂറ് കപടവിശ്വാസികൾ വഴിയിൽ നിന്ന് മടങ്ങുകയുണ്ടായല്ലോ. അവരെ മടക്കി വിളിച്ചുകൊണ്ട് വരുവാനുള്ള ഒരു ശ്രമം ചില സ്വഹാബികൾ നടത്തുകയുണ്ടായി. ഒന്നുകിൽ നിങ്ങൾ വ നബി യൊന്നിച്ച് യുദ്ധം ചെയ്യുക, അല്ലെങ്കിൽ മുസ്ലിംകൾക്ക് വേണ്ടി ചെറുത്ത് നിൽക്കുകയെങ്കിലും ചെയ്യുക. രണ്ടിലൊന്ന് ചെയ്യണം എന്ന് അവർ പറഞ്ഞുനോക്കി. യുദ്ധത്തിൽ സംബന്ധിക്കുന്നില്ലാത്തപക്ഷം, മുസ്ലിംകളുടെ ഭാഗത്ത് ആളെ കാ ട്ടുകയെങ്കിലും ചെയ്താൽ അത് ശത്രുക്കളിൽ ധൈര്യക്ഷയം വരുത്തുവാൻ ഉതകുമ -ല്ലോ. ഒരു പക്ഷേ, ശത്രുക്കൾ മദീനായുടെ ഉള്ളിൽ പ്രവേശിച്ച് നാട്ടുകാരെയും അബ -ലകളെയും അക്രമിച്ചു കൂടായ്കയുമില്ല. അങ്ങനെ സംഭവിച്ചാൽ ഈ കപട വിശ്വാസികളുടെ തന്നെ കുടുംബങ്ങൾക്കും നാശത്തിൽ നിന്ന് ഒഴിവ് കിട്ടുകയില്ല. സജീവമായിട്ടല്ലെങ്കിൽ, പ്രത്യക്ഷത്തിലെങ്കിലും നിങ്ങൾ മുസ്ലിംകളുടെ കൂടെ നിൽക്കണം എന്നൊക്കെ അവർ ഉപദേശിച്ചു. കപടവിശ്വാസികൾ ഇതിന് നൽകിയ മറുപടി ഇതായിരുന്നു: "ഒരു യുദ്ധം ഉണ്ടാകുമെന്ന് നമുക്ക് തോന്നുന്നില്ല. അഥ വാ ഉണ്ടാകുന്ന പക്ഷം, ഞങ്ങൾ നിങ്ങളെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയില്ല. അപ്പോൾ നി ങ്ങളൊന്നിച്ച് ഞങ്ങളും ചേർന്നുകൊള്ളാം. ഇത് കേവലം ഒരു തട്ടിപ്പും പരിഹാസവും മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ തവണ ബദ്റിൽ വെച്ച് തങ്ങൾക്ക് പിണഞ്ഞ തീരാനഷ്ടത്തിന് പകരം വീട്ടുവാൻ ഒരുങ്ങിവന്ന ഒരു വമ്പിച്ച സൈന്യം. എണ്ണം കൊണ്ടും വണ്ണം കൊണ്ടും കുറവായ മുസ്ലിംകളോട് ഏറ്റുമുട്ടാതെ അവർ വെറുതെയങ്ങ് മടങ്ങിപ്പോകുകയില്ലെന്ന് ആ കപടവിശ്വാസികൾക്ക് ശരിക്കും അറിയാം. ഇതേവരെ മുസ്ലിംകളിലൂടെ ഇസ്ലാമികവേഷം അഭിനയിച്ചുകഴിഞ്ഞുകൂടിയിരുന്ന അവരുടെ യഥാർ ത്ഥ ഉള്ളിലിരുപ്പ് ഇപ്പോഴാണ് പ്രത്യക്ഷത്തിൽ പ്രകടമാകുന്നത്. അതിനെപ്പറ്റിയാണ് "സത്യവിശ്വാസത്തോടുള്ളതിനെക്കാൾ അവിശ്വാസത്തോടാണ് അവർക്ക് അന്ന് കൂടുതൽ അടുപ്പമുള്ളത്' എന്നും, അവരുടെ ഹൃദയങ്ങളിൽ ഇല്ലാത്തത് അവർ വായകൊണ്ട് പറയുന്നു എന്നും അല്ലാഹു പറഞ്ഞത്. ഇബ്നുകഥീർ (റ) ല, മനുഷ്യന്റെ സ്ഥിതിഗതികൾക്കനുസരിച്ച് അവന്റെ നിലപാടിൽ മാറ്റം മന്നും, അങ്ങനെ ചിലപ്പോൾ സത്യവിശ്വാസത്തോടും, മറ്റ് ചിലപ്പോൾ അവന് അടുപ്പം കൂടുതലായും കുറവായുമിരിക്കുമെന്നും മഹാൻമാർ എന്ന വാക്യത്തിൽ നിന്ന് മനസ്സിലാക്കിയിരിക്കുന്നു. യുദ്ധത്തിൽ പലരും രക്തസാക്ഷികളായി മരണപ്പെടേണ്ടി വന്നത് അവർ തങ്ങളുടെ വാക്ക് കേൾക്കാതെ യുദ്ധത്തിന്നിറങ്ങിയതുകൊണ്ടാണെന്നും കപട വിശ്വാസികൾ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ, യുദ്ധത്തിലൊന്നും പങ്കെടുക്കാതെ അവർ വീട്ടിൽ അടഞ്ഞിരുന്ന് മരണത്തിൽ നിന്നൊന്ന് രക്ഷപ്പെടട്ടെ, അതൊന്ന് കാണാ -മല്ലോ എന്ന് അവരോട് പറയുവാൻ നബി യോട് അല്ലാഹു കൽപിക്കുന്നു. അതെ- 154--ാം വചനത്തിൽ പറഞ്ഞതുപോലെമരണം അല്ലാഹു കണക്കാക്കിയതാണ്. അതിന്റെ സമയം വന്നാൽ അത് സംഭവിക്കുകതന്നെ ചെയ്യും. ഇതാണ് യഥാർത്ഥത്തിലുള്ളതെന്ന് താൽപര്യം. ഏതായാലും കുറേപേർ മരണപ്പെട്ടുപോയല്ലോ, അത് നികത്താനാവാത്ത നഷ്ടം തന്നെയല്ലേ? എന്ന് ചോദിക്കപ്പെടാം. അതിനുള്ള ഉത്തരം അടുത്ത വചനത്തിൽ നിന്നറിയാം. അല്ലാഹു പറയുന്നു:-
3:169–171وَلَا تَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ أَمۡوَٰتَۢاۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡ يَلۡحَقُواْ بِهِم مِّنۡ خَلۡفِهِمۡ أَلَّا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ
۞يَسۡتَبۡشِرُونَ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ وَأَنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُؤۡمِنِينَ
(169) അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ (അവർ) മരണപ്പെട്ടവരാണെന്ന് തീർച്ചയായും നീ ഗണിക്കരുത്. എന്നാൽ, തങ്ങളുടെ റബ്ബിന്റെ അടുക്കൽ ജീവിച്ചിരിക്കുന്ന- വരാണ് (അവർ). അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു; (170) അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നും (അഥവാ ഔദാര്യം നിമിത്തം) അവർക്ക് കൊടുത്തിട്ടുള്ളതിൽ സന്തുഷ്ടരായിക്കൊണ്ട്. അവരുടെ പിന്നിൽ (ഉള്ളവരിൽ) നിന്ന് അവരോട് (വന്ന്) ചേർന്നിട്ടില്ലാത്തവരെക്കുറിച്ച് അവർ സന്തോഷമടയുകയും ചെയ്യുന്നു, അവരുടെ മേൽ യാതൊരു ഭയവുമില്ല, അവർ വ്യസനിക്കുകയും ചെയ്കയില്ല എന്ന്. (171) അല്ലാഹുവിങ്കൽ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവർ സന്തോഷമടയുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ലെന്നും (സന്തോഷമടയുന്നു) (169) ََّ و َ لا തീർച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത് കൊല്ലപ്പെട്ടവരെ اللها അല്ലാഹുവിന്റെ മാർഗത്തിൽ മരിച്ചവരായി, മരണപ്പെട്ടവരെന്ന് എന്നാൽ ജീവിച്ചിരിക്കുന്നവരാണ് തങ്ങളുടെ റബ്ബിന്റെ അടുക്കൽ അവർക്ക് ആഹാരം ( ഉപജീവനം) നൽകപ്പെടുന്നു (170) സന്തുഷ്ടരായിക്കൊണ്ട് ഭآت َ ا അവർക്ക് നൽകിയതിൽ ُ َّ اللها അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന്, ഔദാര്യം നിമിത്തം അവർ സന്തോഷമടയുക (ശുഭാപ്തി വിശ്വാസമടയുക)യും ചെയ്യും (വന്ന്) ചേർന്നിട്ടില്ലാത്തവരെപ്പറ്റി م ْ ഥ അവരോട്, അവരുമായി അവരുടെ പിന്നിൽ നിന്ന്, പിന്നാലെ (യുള്ളവരിൽ) നിന്ന് ഒരു ഭയവുമില്ലെന്ന് അവരുടെ മേൽ ُ ْ و َ لا ഭ അവരില്ല എന്നും വ്യസനപ്പെടുക (171) അവർ സന്തോഷമടയുന്നു ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട് َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് ഔദാര്യവും, അനുഗ്രഹവും, പുണ്യവും اللها അല്ലാഹു ആണെന്നും പാഴാക്കുക (വൃഥാവിലാക്കുക)-യില്ല (എന്നും) أ َ ج ْ ر َ പ്രതിഫലം സത്യവിശ്വാസികളുടെ ഉഹ്ദ് യുദ്ധത്തിൽ ശഹീദായ (രക്തസാക്ഷിയായി മരണപ്പെട്ട)-വരുടെ കാര്യത്തിലാണ് ഈ വചനങ്ങൾ അവതരിച്ചിരിക്കുന്നതെന്നത്രെ ഭൂരിഭാഗം ക്വുർ-ആൻ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. സന്ദർഭം നോക്കുമ്പോഴും അത് ശരിയായിരിക്കുവാനാണ് ന്യായം. അവതരണഹേതു ഏതായിരുന്നാലും എല്ലാ ശുഹദാ ക്കളെക്കുറിച്ചും പൊതുവായിട്ടാണ് അല്ലാഹു ഈ വചനങ്ങളിൽ പ്രസ്താവിച്ചിരി -ക്കുന്നതെന്ന് വ്യക്തമാണ്. സൂറത്തുൽ ബക്വറഃ: 154ൽ, ശുഹദാക്കളെപ്പറ്റി അവർ മരണപ്പെട്ടവരാണെന്ന് പറയരുതെന്നും, അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്ന -വരാണെന്നും, പക്ഷേ, നിങ്ങൾക്കത് ഗ്രഹിക്കുവാൻ കഴിയുകയില്ലെന്നുമായിരുന്നു പ്ര സ്താവിച്ചത്. ഇവിടെ അവരുടെ ജീവിതത്തെ അൽപമൊന്ന് വിശദീകരിച്ചിട്ടുണ്ട്. അവിടെ അതിന്റെ വ്യാഖ്യാനത്തിൽ വിവരിച്ച കാര്യങ്ങൾ ഇവിടെയും ഓർക്കുന്നത് നന്നായിരിക്കും. ചില അടയാളങ്ങൾ വഴി ജീവിതത്തെയും, മരണത്തെയും കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നുവെന്നല്ലാതെ, ജീവൻ ന്നാ, മരണം എന്നാലെന്താണെന്നോ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി നിർവ്വചിക്കു -വാൻ പണ്ഡിതൻമാർക്കോ, ശാസ്ത്രജ്ഞൻമാർക്കോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചിലർക്ക് ചില മാത്രം. ഭാവിയിൽ കഴിഞ്ഞേക്കുമെന്ന നിഗമ -നത്തിൽ ശാസ്ത്രം അതിന്ന് പാടുപെട്ടുകൊണ്ടുമിരിക്കുകയാണ്. പക്ഷേ, അത് രണ്ടും അല്ലാഹുവിന്റെ രഹസ്യങ്ങളിൽ ഒന്നായിത്തന്നെ അവശേഷിക്കുന്നതാണ്. ഏതായാലും, ആ ഭൗതിക ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന മരണത്തിനുശേഷം, പുനരുദ്ധാരണത്തിന് മുമ്പുള്ള ഇടക്കാലത്ത് സുഖദുഃഖങ്ങൾ അനുഭവിക്കത്തക്ക ഒരു തരം ആത്മീയ ജീവിതം ക്വുർ-ആൻ കൊണ്ടും ഹദീഥ് കൊണ്ടും ഖണ്ഡിതമായി അറി -യപ്പെട്ടതാണ്. ശാസ്ത്രത്തിനോ ബുദ്ധിക്കോ അതിനെപ്പറ്റി ഗവേഷണം ചെയ്യുവാനും പരീക്ഷണം നടത്തുവാനും സാധ്യമല്ല. ബുദ്ധി അതിനെ അസംഭവ്യമാക്കുന്നില്ലതാനും. ഈ ജീവിതത്തിനാണ് "ബർസഖി' )ലെ ജീവിതമെന്നും, ക്വബ്റി ( ق َ ب َ ر )ലെ ജീവിതമെന്നും പറയപ്പെടുന്നത്. സുഖദുഃഖങ്ങളിൽ വ്യത്യസ്തമായിരിക്കുമെങ്കിലും ആരും തന്നെ അതിൽനിന്ന് ഒഴിവാകുന്നതല്ല. എന്നാൽ, അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി അല്ലാഹു പ്രസ്താവിച്ച ആ ജീവി തം കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞ അതേരീതിയിലുള്ള ഒരു ജീവിതമായിരിക്കുവാൻ നി വൃത്തിയില്ല. അത് അവർക്ക് പ്രത്യേകമായി നൽകപ്പെടുന്നതും, മറ്റുള്ള സത്യവിശ്വാസികളുടേതിനേക്കാൾ ഉന്നതനിലവാരത്തിലുള്ളതുമായ ഒരു ജീവിതമായിരിക്കു -വാനേ തരമുള്ളൂ. അല്ലാത്തപക്ഷം, ഈ വചനങ്ങളിലെ പ്രസ്താവനകൾക്ക് വിശേഷിച്ച് അർത്ഥമൊ ന്നും ഉണ്ടായിരിക്കയില്ലല്ലോ. പക്ഷേ, അൽബക്വറഃ യിലെ ആയത്തിൽ കണ്ടതുപോലെ, ആ ജീവിതത്തിന്റെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് വ്യക്തമായൊന്നും അനുമാനിക്കുവാൻ സാധിക്കുകയില്ല. അതിനെപ്പറ്റി അല്ലാഹുവും, റസൂലും പറഞ്ഞുതന്നത് മാത്രമേ നമുക്ക് മനസ്സിലാക്കുവാൻ കഴിയൂ. അല്ലാഹുവിന്റെ മാർഗത്തിൽ വെച്ച് കൊല്ലപ്പെടുന്ന രക്തസാക്ഷികളെപ്പറ്റി താഴെകാണുന്ന കാര്യങ്ങളാണ് അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞത്: (1) അവർ മരണപ്പെട്ടവരാണെന്ന് ന്റ അടുക്കൽ അവർ കൊല്ലപ്പെടുന്നതോടെ , നമുക്ക് സുപരിചിതമായ ആ മരണം അവർക്ക് നമുക്ക് സുപരിചി -തമായ ആ ജീവിതം അവർക്ക് അവസാനിച്ചുകഴിഞ്ഞുവെന്നും തീർച്ചതന്നെ. അപ്പോൾ അവർ ജീവിച്ചിരിക്കുന്നവരാണെന്നും അല്ലാഹു പറയുന്ന ആ ജീവിതം നമുക്ക് പരിചിതമായ ഭൗതിക ജീവിതമല്ലപ്രത്യേക അർത്ഥത്തിലുള്ള ഒരുതരം സ്പഷ്ടമാ -കുന്നു. (2) അവർക്ക് ആഹാരംനൽകപ്പെട്ടുകൊണ്ടിരിക്കുന്നു. ആ പ്രത്യേക ജീവിതത്തോട് യോജിച്ച ഒരു ആഹാര സമ്പ്രദായമായിരിക്കും അതെന്ന് മാത്രമേ ഇതിനെപ്പറ്റിയും നമുക്ക് പറയുവാൻ സാധിക്കുകയുള്ളൂ . അതും അവർക്ക് ലഭിക്കുന്ന ഒരു അനുഗ്രഹമായിട്ടാണ് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഉപജീവനം നൽകപ്പെടുമെന്ന് പറഞ്ഞതിന്റെ താൽപര്യം അവർക്ക് പല അനുഗ്രഹങ്ങളും ലഭിക്കുമെന്നാണെന്ന് ചിലർ പറയാറുളളത് ക്വുർ-ആന്റെയും നബി വചനങ്ങളുടെയും വ്യക്തമായ പ്രസ്താവനകൾക്ക് നിരക്കാത്തതാകുന്നു. (3) അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ കൊണ്ട് അവർ സന്തുഷ്ടരായിരിക്കും. ഉപജീവനം നൽകപ്പെടുന്നതിന് പുറമെ വേറെയും പല അനുഭവ -ങ്ങളും അവർക്ക് സിദ്ധിക്കുമെന്നാണ് ഇതിലെ സൂചന. (4) അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾകൊണ്ട് സന്തോഷഭരിതരാവുക മാത്രമല്ല അവർ ചെയ്യുന്നത്; തങ്ങളുടെ കൂട്ടത്തിലേക്ക് ഭാവിയിൽ വന്നുചേരുവാനിരിക്കുന്ന - രക്തസാക്ഷികളാകുന്ന - തങ്ങളുടെ സഹോദരങ്ങൾക്ക് അവിടെ ലഭിച്ചേക്കുന്ന അനുഗ്രഹങ്ങൾ കണ്ടും അവർ വളരെ സന്തോഷം കൊള്ളുന്നതായിരിക്കും. തെ, തങ്ങളെക്കുറിച്ച് മാത്രമല്ല, തങ്ങളുടെ ശേഷം വന്നെത്തുവാനിരിക്കുന്ന സഹോദരങ്ങളെക്കുറിച്ചും അവർക്ക് താൽപര്യമുണ്ടായിരിക്കും. (5) അല്ലാഹുവിങ്കൽ നിന്ന് തങ്ങൾക്ക് ലഭിച്ചതും, ലഭിക്കുന്നതുമായ ഔദാര്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും പുറമെ, അവരെ പുളകം കൊള്ളിക്കുന്ന മറ്റൊരു കാ ര്യം കൂടിയുണ്ട്. രക്തസാക്ഷികളാകട്ടെ, അല്ലാത്തവരാകട്ടെപൊതുവെ ലഭിക്കുവാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും, അവ -രുടെ മരണശേഷം അവയൊന്നും നഷ്ടപ്പെടാതെ അവർക്ക് സിദ്ധിക്കുമല്ലോ എന്നുള്ളതിലും അവർ സന്തോഷിച്ചുകൊണ്ടിരിക്കും. ഈ വചനങ്ങളുടെ ആശയങ്ങളിലേക്ക് വെളിച്ചം തരുന്ന പല നബി വചനങ്ങളും ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാം. അവയിൽ ചിലത് മാത്രം നമുക്കിവി ടെ ഓർമിക്കാവുന്നതാണ്: 1. നബി അരുളിച്ചെയ്തതായി അനസ് (റ) ഉദ്ധരിക്കുന്നു: "മരണപ്പെട്ടുപോയിട്ട് അല്ലാഹുവിങ്കൽ നിന്ന് നന്മ ലഭിക്കുന്ന ഒരാത്മാവിനും തന്നെ, ഇഹേ ലാകത്തേക്ക് മടങ്ങി വരുന്നത് സന്തോഷമായിരിക്കയില്ലശഹീദ് ഒഴികെ. അവൻ ശ ഹാദത്തിന്റെ (രക്തസാക്ഷിയായി മരിക്കുന്നതിന്റെ) ശ്രേഷ്ഠത കണ്ടനുഭവിക്കുന്നതുകൊണ്ട് അവൻ ഇഹലോകത്തേക്ക് മടങ്ങിവന്ന് മറ്റൊരു പ്രാവശ്യം കൂടി കൊല്ലപ്പെടുന്നത് അവന് സന്തോഷകരമായിരിക്കും'. (അ; മു.) 2. ജാബിർ (റ) പറയുകയാണ്: എന്റെ പിതാവ് ഉഹ്ദുയുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ, ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയും, അദ്ദേഹത്തിന്റെ മുഖത്തുനിന്ന് തുണി നീക്കിക്കൊണ്ടിരിക്കുകയും ചെയ്യുകയായി. സ്വഹാബികൾ എന്നെ ക്കാണ്ടിരുന്നു. റസൂൽ വിലക്കുകയുണ്ടായില്ല. അവിടുന്ന് പറഞ്ഞു: "കരയേ-−, അദ്ദേഹം ഉയർത്തപ്പെടുന്നത് (അദ്ദേഹത്തിന്റെ ജനാസ: എടുക്കപ്പെടുന്നത്) വരെ മലക്കുകൾ വരുടെ ചിറകുകളാൽ അദ്ദേഹത്തിന് തണലേകിക്കൊണ്ടിരിക്കുന്നു.' (ബു; മു; ന.) 3. ഇബ്നു അബ്ബാസ് (റ) പറയുന്നു: റസൂൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഉഹ്ദിന്റെ ദിവ സം നിങ്ങളുടെ സഹോദരങ്ങൾക്ക് ആപത്ത് പിണഞ്ഞപ്പോ ൾ, അവരുടെ ആത്മാക്കളെ അല്ലാഹു പച്ച വർണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലാക്കിയിരിക്കുന്നു. അവ സ്വർഗത്തിലെ അരുവികളിൽ നിന്ന് വെള്ളം കുടിക്കുന്നു. അതിലെ ഫലങ്ങളിൽനിന്ന് തിന്നുകയും ചെയ്യുന്നു. "അർശി'ന്റെ തണലിലുള്ള സ്വ ർണക്കിനാദി (വിളക്കു) കളിൽ അവ ചെന്നുകൂടുകയും ചെയ്യുന്നു. അങ്ങനെ, അവ ർ തങ്ങളുടെ ഭക്ഷണപാനീയങ്ങൾ മെച്ചവും വിശ്രമസ്ഥാനത്തിന്റെ മെച്ചവും കണ്ടപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു ചെയ്തുതന്നത് ഞങ്ങളുടെ സഹോദരങ്ങൾ കെണ്ടങ്കിൽ ത്ര നന്നായേനെ! എന്നാലവർ സമരത്തിൽ താൽപര്യക്കുറവ് കാണിക്കാതെയും, യുദ്ധത്തിന് മടിക്കാതെയും ഇരുന്നേനെ! അപ്പോൾ, അല്ലാഹു പറഞ്ഞു: നിങ്ങൾക്കുവേണ്ടി ഞാൻ ഇത് (ഈ വിവരം) അവർക്ക് എത്തിച്ചുകൊടുത്തുകൊള്ളാം. അങ്ങനെ , അല്ലാഹു ഈ (169- 171) വചനങ്ങൾ അവതരിപ്പിച്ചു.' (അ; ദാ; ഹാ; ഇബ്നു -ജരീർ) 4. ഇബ്നു അബ്ബാസ് (റ)ൽ നിന്ന് അഹ്മദും, ഇബ്നുജരീറും (റ) നിവേദനം ചെയ്ത ഒരു ഹദീഥിൽ, ശുഹദാക്കൾക്ക് അവരുടെ ആഹാരം സ്വർഗത്തിൽ നിന്ന് രാവിലെയും വൈകുന്നേരവും ലഭിക്കുന്നതാണ് എന്നും വന്നിരിക്കുന്നു. വിഭാഗം - 18
3:172–174ٱلَّذِينَ ٱسۡتَجَابُواْ لِلَّهِ وَٱلرَّسُولِ مِنۢ بَعۡدِ مَآ أَصَابَهُمُ ٱلۡقَرۡحُۚ لِلَّذِينَ أَحۡسَنُواْ مِنۡهُمۡ وَٱتَّقَوۡاْ أَجۡرٌ عَظِيمٌ
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنٗا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ
فَٱنقَلَبُواْ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ لَّمۡ يَمۡسَسۡهُمۡ سُوٓءٞ وَٱتَّبَعُواْ رِضۡوَٰنَ ٱللَّهِۗ وَٱللَّهُ ذُو فَضۡلٍ عَظِيمٍ
(172) തങ്ങൾക്ക് മുറിവ് (പരിക്ക്) ബാധിച്ചതിനുശേഷം (പിന്നെയും) അല്ലാഹുവിനും റസൂലിനും ഉത്തരം നൽകിയ കൂട്ടർ! (പ്രശംസനീയർ) തന്നെ അവരിൽ നിന്ന് നന്മ പ്രവർത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവർക്ക് മഹത്തായ പ്രതിഫലമുണ്ട്. (173) (അതായത്) യാതൊരു കൂട്ടർക്ക്: അവരോട് മനുഷ്യൻമാർ പറഞ്ഞു: "നിശ്ചയമായും, നിങ്ങളോട് (നേരിടുവാൻ ആ) മനുഷ്യർ (ആളുകളെ) ശേഖരിച്ചിട്ടുണ്ട്; ആകയാൽ, നിങ്ങൾ അവരെ പേടി--ച്ചുകൊള്ളുവിൻ.' അപ്പോൾ, അതവർക്ക് വിശ്വാസം വർദ്ധിപ്പിച്ചു; അവർ പറയുകയും ചെയ്തു: "നമുക്ക് അല്ലാഹു മതി! അവൻ എത്രയോ നല്ല ഭരമേൽപിക്കപ്പെടുന്നവൻ!' (174) അങ്ങനെ, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും, ഔദാര്യവുമായി അവർ തിരിഞ്ഞു (മടങ്ങി) വന്നു. ഒരു തിന്മയും അവരെ സ്പർശിച്ചിട്ടില്ല. (മാത്രമല്ല) അവർ അല്ലാഹുവിന്റെ പ്രീതിയെ പിൻപറ്റുകയും ചെയ്തു. അല്ലാഹുവാകട്ടെ, വമ്പിച്ച ഔദാര്യവാനുമാകുന്നു. (172) ا ّ َ ِ ين َ യാതൊരുകൂട്ടർ അവർ ഉത്തരം നൽകി اللهِ َّ ِ അല്ലാഹുവിന് و َ الر ّ َ س ُ ول ِ റസൂലിനും ശേഷമായി, പിന്നീട് അവർക്ക് ബാധിച്ചതിന്റെ മുറിവ് (പരുക്ക്) യാതൊരു കൂട്ടർക്കുണ്ട് അവർ നന്മ പ്രവർത്തിച്ചു അവരിൽ നിന്ന് അവർ സൂക്ഷിക്കുകയും ചെയ്തു أ َ ج ْ ر ٌ പ്രതിഫലം ٌ ع َ ظ ِ മഹത്തായ (173) ا ّ َ ِ ين َ യാതൊരുകൂട്ടർ അവരോട് പറഞ്ഞു الن َّ اس ُ മനുഷ്യർ الن നിശ്ചയമായും മനുഷ്യർ അവർ ശേഖരിച്ചിട്ടുണ്ട് ُ م ْ ل َ നിങ്ങൾക്ക് അതിനാൽ അവരെ പേടിക്കുവിൻ അപ്പോൾ അതവർക്ക് വർദ്ധിപ്പിച്ചു വിശ്വാസത്തെ അവർ പറയുകയും ചെയ്തു നമുക്കുമതി ُ َّ اللها അല്ലാഹു അവൻ എത്രയോ നന്ന് ഭരമേൽപിക്കപ്പെടുന്നവൻ (174) അങ്ങനെ അവർ മറിഞ്ഞ് (തിരിഞ്ഞുമടങ്ങി) ഒരനുഗ്രഹമായി َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്ന് ഔദാര്യവും അവരെ സ്പർശിച്ചില്ല س ُ وء ٌ ഒരു തിന്മയും അവർ പിൻപറ്റുകയും ചെയ്തു االله അല്ലാഹുവിന്റെ പ്രീതിയെ ُ َّ اللها َ و അല്ലാഹുവാകട്ടെ ഔദാര്യമുള്ളവനാണ് ٍ ع َ ظ ِ വമ്പിച്ച, മഹത്തായ യുദ്ധാരംഭത്തിൽ പരാജയം അനുഭവപ്പെട്ടുവെങ്കിലും മുസ്ലിംകളുടെ പക്കൽ വന്നുപോയ കൈപ്പിഴവുകൾ കാരണം വീണ്ടും തിരിച്ചടിച്ച് വമ്പിച്ച വിന -കൾ വരുത്തിയശേഷം, അഹങ്കാരപൂർവ്വം വേഗം സ്ഥലംവിട്ട് പോകുകയാണ് മുശ്രി ക്കുകൾ ചെയ്തത്. ഒരുപക്ഷേ, അവർ വീണ്ടും തിരിച്ചുവന്നു മദീനായെ ആക്രമിച്ച് നാശം വരുത്തിയേക്കുമോ എന്ന് നബി തോന്നി. അങ്ങനെയൊരു വാർത്ത പ്രചരിച്ചതായും പറയപ്പെടുന്നു. അതിനാൽ, പിറ്റേ ദിവസം തന്നെ ശത്രുക്കളെ പിൻതുടരുവാൻ തിരുമേനി ജനങ്ങളെ ക്ഷണിച്ചു. മുസ്ലിംകൾക്ക് അവരുടെ വീര്യം നശിച്ചിട്ടില്ലെന്ന് ശ ത്രുക്കളെ തെര്യപ്പെടുത്തുകയും, അവരിൽ ഭീതി ജനിപ്പിക്കുകയുമായിരുന്നു നബി യുടെ ഉദ്ദേശ്യം. ഉഹ്ദിൽ പങ്കെടുത്തവരല്ലാതെ ആരും തന്നോടൊപ്പം വരരുതെന്നും തിരുമേനി കൽപിച്ചു. ഒരു സംഘം സ്വഹാബികൾ ക്ഷണനം സ്വീകരിച്ചു തയ്യാറായി. ഉഹ്ദിൽ പെ ങ്കടുത്തിരുന്നില്ലെങ്കിലും നബി -യുടെ പ്രത്യേകാനുമതിപ്രകാരം ജാബിറും (റ) അക്കൂട്ടത്തിലുണ്ടായിരുന്നതായി ഇബ്നു-ഇസ്ഹാക്വും (റ) മറ്റും പ്രസ്താവിച്ചി -രിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരികളായി ഏഴ് സ്ത്രീകളുണ്ടായിരുന്നു. പുരുഷൻമാരായി അദ്ദേഹവും, പിതാവ് അബ്ദുല്ലാഹിബ്നു ഹുസാമും (റ) മാ ത്രമേ വീട്ടിലുള്ളൂ. അവരെ നോക്കുവാൻ ജാബിർ (റ)നെ ഏൽപിച്ചുകൊണ്ടായിരുന്നു പിതാവ് യുദ്ധത്തിനു പോയത്. അദ്ദേഹം യുദ്ധത്തിൽ രക്തസാക്ഷിയാകുകയും ചെയ്തു. താൻ യുദ്ധത്തിൽ പങ്കെടുക്കാതിരിക്കുവാൻ കാരണമിതാണെന്നും, അതുകൊണ്ട് ഈ യാത്രയിൽ പങ്കെടുക്കുവാൻ അനുവദിക്കണമെന്നും ജാബിർ (റ) നബി -യോടപേക്ഷിച്ചു. തിരുമേനി അനുവദിക്കുകയും ചെയ്തു. നബി യും സംഘവും എട്ട് നാഴിക അകലെ സ്ഥിതി ചെയ്യുന്ന ഹംറാ-ഉൽ അസദിലെത്തി. തിരുമേനി ഊഹിച്ചത് ശരിയായിരുന്നു. യുദ്ധത്തിൽ വിജയിച്ചതിനെത്തുടർന്ന് മദീനായിൽ കടന്ന് ആക്രമണം നടത്താതെ വേഗം മടങ്ങിയതിൽ വഴിമദ്ധ്യേവെച്ച് ശത്രുക്കൾക്ക് ഖേദം തോന്നുകയുണ്ടായി. അങ്ങനെ, പിന്നോക്കം തിരിച്ചുവരാൻ അവർ ഒരുങ്ങിയിരുന്നു. നബി യുടെയും സംഘത്തിന്റെയും ഈ വരവ് നിമിത്തം അവർ ഭയപ്പെട്ടു. ഇന്നലെ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത പലരും ആ സംഘത്തിലുണ്ടായിരിക്കുമെന്നും, മുസ്ലിംകൾക്ക് പുതിയ ശക്തിയും സ്വാധീനവും ലഭിച്ചിരിക്കുമെന്നും അവർ കരുതി അവർ വേഗം മക്കായിലേക്ക് മടക്കയാത്ര തുടരുകയും ചെയ്തു. ഈ സംഘത്തിൽ പങ്കെടുത്തുപോയ സ്വഹാബികളെ 172--ാം വചനം. തലേദിവസം യുദ്ധത്തിൽ ബാധിച്ച ആപത്തുകളും പരുക്കുകളും വിലവെക്കാതെയാണല്ലോ അവർ നബി -യുടെ ക്ഷണനം സ്വീകരിച്ചത്. ചില സ്വഹാബികൾക്ക് ഏറ്റിരുന്ന പരുക്കുകൾ നിമിത്തം ശരിക്ക് നടക്കുവാൻ പോലും കഴിയാതെ അന്യോന്യം താങ്ങിയും സഹായിച്ചും കൊണ്ടായിരുന്നു അവർ പോയെ തന്നും ചില രിവായത്തുകളിൽ വന്നിരിക്കുന്നു. അവരുടെ മഹത്തായ അത്തരം ത്യാഗസന്നദ്ധത എല്ലാ കാലത്തുമുള്ള സത്യവിശ്വാസികൾക്കും ഒരു ഉത്തമ മാതൃകയായിത്തീരേണ്ടതിന് വേണ്ടിയാണ് അവരുടെ ഈ സ്മരണ ക്വുർ-ആനിൽ അല്ലാഹു നിലനിറുത്തി -യിരിക്കുന്നത്. സ്വഹാബികളുടെ മാതൃകാപരമായ മറ്റൊരു സംഭവത്തെപ്പറ്റി -യാണ് 173--ാം വചനത്തിൽ പ്രസ്താവിക്കുന്നത്. എന്നത്രെ പല ക്വുർ-ആൻ വ്യാഖ്യാതാക്കളും പറയുന്നത്. ആ സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:- ഉഹ്ദുയുദ്ധം കഴിഞ്ഞ് വിജയഭേരി മുഴക്കിക്കൊണ്ട് ശത്രുസൈന്യം മടങ്ങിപ്പോകുമ്പോൾ, അവരുടെ സർവ്വസൈന്യാധിപനായ അബൂസുഫ്യാൻ എനിയത്തെ കാഴ്ച അടുത്തകൊല്ലം ബദ്റിൽ വെച്ചായിരിക്കുമെന്ന് വിളിച്ചുപറയു -കയും, നബി അത് സമ്മതിച്ച് കൊടുക്കുകയും ചെയ്തിരുന്നു. കൊല്ലംതോറും വമ്പിച്ച ഒരു കച്ചവടമേള നടക്കാറുള്ള സ്ഥലമായിരുന്നു ബദ്ർ. നിശ്ചിതകാലം വന്നപ്പോൾ, റെശികൾക്ക് ക്ഷാമം പിടിപെട്ടിരിക്കയായിരുന്നത് നിമിത്തം അവർക്ക് യുദ്ധ സന്നാഹം ചെയ്യാൻ സാധിച്ചി- ക്വുറൈശീ പ്രമാണികളിലെ ഒരു പ്രധാനിയായിരുന്നു അബൂ -സുഫ്യാൻ ഇസ്ലാമിനെതിരിൽ ക്വുറൈശികൾ നടത്തിയ പല യുദ്ധങ്ങൾക്കും നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. മക്കാവിജയകാലത്ത് അദ്ദേഹം മുസ്ലിമായി. പിന്നീട് ഹുനൈൻ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു. നബി -യുടെ ശേഷം, പ്രസിദ്ധമായ യർമൂക്ക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രനാണ് അമീർ (റ). ല്ല. വാഗ്ദത്തലംഘനത്തിന്റെ അപമാനത്തിൽ നിന്ന് രക്ഷപ്പെടുവാ ൻ വേണ്ടി അബൂസുഫ്യാൻ ഒരു സൂത്രം പ്രയോഗിച്ചു. ക്വുറൈശികൾ വമ്പിച്ച യു ദ്ധസന്നാഹം നടത്തിക്കൊണ്ടിരിക്കുന്നതായി മദീനായിൽ പ്രചാരണം നടത്തുക; അങ്ങെ ന മദീനാനിവാസികളിൽ ഭീതി ഉളവാക്കുകയും യുദ്ധത്തിന് ഒരുങ്ങാതിരിക്കത്തക്കവണ്ണം മുസ്ലിംകളെ അധൈര്യപ്പെടുത്തുകയും ചെയ്യുക. ഇതായിരുന്നു സൂത്രം. ഇതിനായി എന്നൊരാളെ വമ്പിച്ച ഇനാമും നിശ്ചയിച്ചുകൊണ്ട് ശട്ടം -കെട്ടി അയക്കുകയും ചെയ്തു. അപ്പോൾ الن ّ َ اس ُ ل َ (മനുഷ്യൻമാർ അവരോട് പറഞ്ഞു: ആ മനുഷ്യർ നിങ്ങളോട് നേരിടുവാൻ ആളുകളെ ശേഖരിച്ചിരിക്കുന്നു) എന്ന് പറഞ്ഞത് നേതൃത്വത്തിൽ നടത്തിയ ഈ കള്ള പ്രചരണത്തെ ഉദ്ദേശിച്ചായിരിക്കുമെന്ന് മനസ്സിലാക്കാം. ഈ പ്രചാരണത്തിൽ അബ്ദുക്വൈസ് ഗോത്രക്കാരായ ഒരു യാത്രാസംഘത്തിനും, മദീനായിലെ കപടവിശ്വാസികൾക്കും പങ്കുണ്ടായിരുന്നതായും ചില രിവായത്തുകളിൽ നിന്ന് മനസ്സിലാകുന്നു. ഏതായാലും നബി യും സത്യവിശ്വാസികളും ആ കുപ്രചരണത്തിന് വില കൽപിച്ചതേയില്ല. അതെ, (-അതവർക്ക് വിശ്വാസം വർദ്ധിപ്പിക്കുകയും, ഞങ്ങൾക്ക് അല്ലാഹു മതി! അവൻ നല്ല ഭരമേൽപിക്കപെടുന്നവൻ! എന്ന് അവർ പറയുകയും ചെയ്തു.) നബി യാകട്ടെ, വാക്ക് പാലിക്കുക തന്നെ ചെയ്തു. അതായത്: ആയിരത്തഞ്ഞൂറ് പേരടങ്ങുന്ന ഒരു സൈന്യത്തെ നയിച്ചുകൊണ്ട് അടുത്ത കൊല്ലം നബി ബദ്റിൽ ചെന്നിറങ്ങി. ക്വുറൈശികൾ വരുകയുണ്ടായില്ല. മദീനായിൽ നടത്തപ്പെട്ട ആ പ്രചരണം ഫലപ്പെട്ടിരിക്കുമെന്ന് അബൂസു ഫ്യാൻ ധരിച്ചു. എങ്കിലും, വാക്ക് പാലിച്ചെന്ന് വരുത്തിത്തീർക്കുവാൻ ഒരു സൈന്യവുമായി അബൂസുഫ്യാൻ മക്കായിൽ നിന്ന് പുറപ്പെട്ട് ഒന്നോ രേണ്ടാ ദിവസത്തെ യാ്ര തക്ക് ശേഷം തിരിച്ചുപോകുകയും ഉണ്ടായി. ബദ്റിലെ കച്ചവടമേള നടക്കുന്ന കാലമായിരുന്നതുകൊണ്ട് മുശ്രിക്കുകളുടെ മത്സരവും ശത്രുതയും നേരിടാത്തവിധം വമ്പിച്ച കച്ചവടം നടത്തി ലാഭം നേടുവാൻ അങ്ങനെ മുസ്ലിംകൾക്ക് അവസരം ലഭിക്കുക യും ചെയ്തു. ഈ സംഭവം ചെറിയ ബദ്ർ ( ب َ دْر الص َ غِير -എന്ന പേരിൽ അറിയപ്പെടുന്നു. മേൽ വിവരിച്ച പ്രകാരം 172--ാം വചനത്തിൽ സൂചിപ്പിച്ച സംഭവം ഹംറാം-ഉൽ അസദ് സംഭവമാണെന്നും, 173--ാം വചനത്തിൽ സൂചിപ്പിച്ചത് ചെറിയ ബദ്ർ സംഭവമാണെന്നുമാണ് വ്യാഖ്യാതാക്കളിൽ അധികപക്ഷത്തിന്റെയും അഭിപ്രായം. ചെ റിയ ബദ്ർ സംഭവമുണ്ടായത് ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ഉഹ്ദ്യുദ്ധവും അതും തമ്മിൽ ബന്ധമുള്ളതുകൊണ്ട് എല്ലാം ഒന്നിച്ച് വിവരിച്ചതാണെന്നും അവർ പറയു -ന്നു. ഈ രണ്ട് വചനങ്ങളും ചെറിയ ബദ്ർ സംഭവത്തെപ്പറ്റിതന്നെയാണെന്നത്രെ ചില വ്യാ ഖ്യാതാക്കളുടെ അഭിപ്രായം. (റ) മറ്റും ചൂണ്ടിക്കാട്ടിയ -തുപോലെ- 172--ാം വചനത്തിലെ (അവർക്ക് മുറിവ് പറ്റിയശേഷം) എന്ന വാക്യം ആദ്യം പറഞ്ഞ അഭിപ്രായത്തിനാണ് ശക്തി നൽകുന്നത്. ഒരു കൊല്ലം കഴിഞ്ഞാണല്ലോ ചെറിയ ബദ്ർ സംഭവം. അപ്പോഴേക്കും തലേകൊല്ലം ഉഹ്ദിൽവെച്ച് ഏർപ്പെട്ട മുറിവുകൾ മിക്കവാറും സുഖപ്പെട്ട് കഴിഞ്ഞിരിക്കുമല്ലോ. രണ്ട് വചനങ്ങളിലെയും പരാമർശ വിഷയങ്ങൾ രണ്ട് സംഭവങ്ങളോടും ഏറെക്കുറെ യോജിപ്പുള്ളതായിക്കാണുന്നതും, രണ്ടും സംബന്ധിച്ച് വന്നിട്ടുള്ള രിവായത്തുകളിലെ പ്രസ്താവനകൾ അന്യോന്യം ഇടകലർന്ന് കാണുന്നതുമായിരിക്കണം ഈ അഭിപ്രായവ്യത്യാസത്തിന് കാരണം . അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് അവർ മടങ്ങിയതെന്നും, അവർക്ക് യാതൊരു തിന്മയും ബാധിച്ചില്ലെന്നും മറ്റുമുള്ള 174--ാം വചനത്തിലെ പ്രസ്താ -വനകൾ ഈ രണ്ടഭിപ്രായത്തിനും എതിരാകുന്നില്ലതാനും. ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: اللها (ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപിക്കപ്പെടുവാൻ അവൻ എത്രയോ നല്ലവനാണ്.) എന്ന് അഗ്നിയിൽ ഇടപ്പെട്ട അവസരത്തിൽ ബ്റാഹീം നബി- (അ)യും, (മനുഷ്യൻമാർ നിങ്ങളോട് നേരിടുവാൻ ആളുകളെ ശേഖരിച്ചിരിക്കുന്നു) എന്ന് ജനങ്ങൾ പറഞ്ഞപ്പോൾ മുഹമ്മദ് നബി യും പറയുകയുണ്ടായി.'
3:175إِنَّمَا ذَٰلِكُمُ ٱلشَّيۡطَٰنُ يُخَوِّفُ أَوۡلِيَآءَهُۥ فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ
(175) (സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെയാണ്; അവൻ തന്റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാൽ, അവരെ നിങ്ങൾ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടുകയും ചെയ്യുവിൻ, നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ. (175) -നിശ്ചയമായും അത് (തന്നെമാത്രം) الش പിശാച് (തന്നെയാണ്മാത്രമാണ്) അവൻ, ഭയപ്പെടുത്തുന്നു അവന്റെ മിത്രങ്ങളെക്കുറിച്ച്, ബന്ധുക്കളെപ്പറ്റി അതിനാൽ നിങ്ങളവരെ ഭയപ്പെടരുത് എന്നെ ഭയപ്പെടുകയും ചെയ്യുവിൻ നിങ്ങളാണെങ്കിൽ സത്യവിശ്വാസികൾ മദീനായെ ആക്രമിക്കുവാൻ ക്വുറൈശികൾ വമ്പിച്ച സൈന്യശേഖ രം നടത്തുന്നുണ്ട്, അവർ ഈ രാജ്യം നശിപ്പിച്ചേക്കും. അവരെ ഭയപ്പെട്ടുകൊള്ള ണം എന്നിങ്ങനെ മുകളിൽ കണ്ടതുപോലെയുള്ള ഭീഷണികളും, കള്ള പ്രചരണങ്ങളുമൊക്കെ പിശാചിന്റെ വകയാണ്. അവനും അവന്റെ അനുയായികളുമാണ് അതിന്റെ വക്താക്കൾ അവന്റെ ബന്ധുക്കളായ അവിശ്വാസികളെക്കുറിച്ച് നിങ്ങളിൽ ഭയം ജനിപ്പി നിങ്ങളെ നിർവീര്യരാക്കി മുതലെടുക്കുകയാണവന്റെ ലക്ഷ്യം. അത്തരം ഭീഷണിക്കൊന്നും സത്യവിശ്വാസികളായ നിങ്ങൾ വഴങ്ങരുത്. സത്യവിശ്വാസികളായ സ്ഥിതിക്ക് നിങ്ങൾ അല്ലാഹുവിനെ മാത്രമാണ് ഭയപ്പെടേണ്ടത് എന്ന് സാരം.
3:176–178وَلَا يَحۡزُنكَ ٱلَّذِينَ يُسَٰرِعُونَ فِي ٱلۡكُفۡرِۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۚ يُرِيدُ ٱللَّهُ أَلَّا يَجۡعَلَ لَهُمۡ حَظّٗا فِي ٱلۡأٓخِرَةِۖ وَلَهُمۡ عَذَابٌ عَظِيمٌ
إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَٰنِ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۖ وَلَهُمۡ عَذَابٌ أَلِيمٞ
وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَا نُمۡلِي لَهُمۡ خَيۡرٞ لِّأَنفُسِهِمۡۚ إِنَّمَا نُمۡلِي لَهُمۡ لِيَزۡدَادُوٓاْ إِثۡمٗاۖ وَلَهُمۡ عَذَابٞ مُّهِينٞ
(176) (നബിയേ) അവിശ്വാസത്തിൽ (പതിക്കുവാൻ) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവർ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ. നിശ്ചയമായും അവർ, അല്ലാഹുവിന് ട! ട!ട! യാതൊന്നും ഉപദ്രവം വരുത്തുകയില്ലതന്നെ. പരലോകത്തിൽ അവർക്ക് ഒരു പങ്കും ഏർപെടുത്തിക്കൊടുക്കാതിരിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നു. അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. (177) നിശ്ചയമായും, സത്യവിശ്വാസത്തിന് (പകരം) അവിശ്വാസം വാങ്ങിയിട്ടുള്ളവർ, അവർ അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയേ ഇല്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. (178) അവിശ്വസിച്ചവർക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങൾക്ക് ഗുണകരമാണെന്ന് അവർ നിശ്ചയമായും വിചാരിക്കേണ്ട. അവർക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവർക്ക് പാപം വർദ്ധിക്കുവാൻ വേണ്ടിമാത്രമാകുന്നു. അവർക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. (176) നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ ا ّ َ ِ ين َ യാതൊരുകൂട്ടർ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു അവിശ്വാസത്തിൽ നിശ്ചയമായും അവർ അവർ ഉപദ്രവം ചെയ്യുകയില്ല തന്നെ َ َّ اللها അല്ലാഹുവിനെ യാതൊന്നും, ഒട്ടും اللها അല്ലാഹു ഉദ്ദേശിക്കുന്നു ആക്കാതെ (ഏർപ്പെടുത്താതെ) ഇരിക്കുവാൻ അവർക്ക് ഒരു പങ്കും الآخ പരലോകത്തിൽ അവർക്കുണ്ട് (താനും) വമ്പിച്ച ശിക്ഷ (177) നിശ്ചയമായും യാതൊരുവർ അവർ വാങ്ങി (വിലക്ക്) അവിശ്വാസത്തെ, കുഫ്ർ ب ِ الإيم َ ان ِ സത്യവിശ്വാസത്തിന് പകരം അവർ ഉപദ്രവം ചെയ്കയില്ല തന്നെ َ َّ اللها അല്ലാഹുവിന് യാതൊന്നും അവർക്കുണ്ട് (താനും) വേദനയേറിയ ശിക്ഷ (178) ََّ و َ لا തീർച്ചയായും ഗണിക്കേ-−, വിചാരിക്കരുത് അവിശ്വസിച്ചവർ നാം ഒഴിവ് (താമസം) നൽകുന്നത് ْ ُ ഫ ل َ അവർക്ക് خ َ ير ْ ٌ ഉത്തമമാണ്, ഗുണകരമാണ് (എന്ന്) ْ ِ ഫ لأن ْ ف ُ س ِ അവരുടെ സ്വന്തങ്ങൾക്ക്, ആത്മാക്കൾക്ക് നിശ്ചയമായും നാം താമസം ചെയ്തുകൊടുക്കുന്നത് (മാത്രമാണ്) ل َ ُ ْ അവർക്ക് അവർക്ക് വർദ്ധിക്കുവാൻ വേണ്ടി (മാത്രമാണ്) പാപം, കുറ്റം അവർക്ക് ശിക്ഷയുമുണ്ട് م ُ ه ِ ين ٌ അപമാനകകമായ, നിന്ദിക്കുന്ന സത്യവിശ്വാസവും നേർമാർഗവും സ്വീകരിക്കുവാൻ ആവശ്യവും പ്രേരകവുമായ ധാരാളം തെളിവുകളും ദൃഷ്ടാന്തങ്ങളും മുമ്പിലുണ്ടായിരുന്നിട്ടും അതൊന്നും വിലവെക്കാതെ, മൽസര ബുദ്ധിയോടും, ധിക്കാര മന:സ്ഥിതിയോടും കൂ ടി സത്യനിഷേധത്തിന്റെ മാർഗത്തിൽ തന്നെ പതിക്കുവാൻ തിരക്കുകൂട്ടുന്ന എല്ലാവർക്കും ബാധകമാണ് ഈ വചനങ്ങൾ. ഇതുപോലെയുള്ള പ്രസ്താവനകൾ ക്വുർ-ആനിൽ പലേടത്തും കാണാവുന്നതാണ്. (9: 55, 85; 23:55, 56; 68:44, 45 മുതലാ -യവ നോക്കുക.) വേണ്ടത്ര വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ജനങ്ങൾ അവിശ്വാസത്തിൽ ശഠിച്ച് നിൽക്കുന്നത് കണ്ട് നബി തിരുമേനി വളരെ വ്യസനം ഉണ്ടായിരുന്നു. (18:6; 26:3 മുതലായവ നോക്കുക.) അങ്ങനെ വ്യസനിക്കേണ്ടതില്ല; അവരുടെ ധിക്കാരം നി മിത്തം അല്ലാഹുവിനോ, അവന്റെ മതത്തിനോ ഒരു ദോഷവും പറ്റുവാനില്ല; അവ ർ ചെയ്യുന്നതൊക്കെ ചെയ്തുകൊള്ളട്ടെ എന്നുവെച്ച് അല്ലാഹു അവരെ അയച്ചുവിട്ടിരിക്കുകയാണ്: അതിന്റെ ദോഷഫലം അവർ തന്നെ അനുഭവിക്കേണ്ടിവരും. എന്നൊക്കെ അല്ലാഹു നബി യെ ആശ്വസിപ്പിക്കുകയാണ്.
3:179مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ وَمَا كَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَٰكِنَّ ٱللَّهَ يَجۡتَبِي مِن رُّسُلِهِۦ مَن يَشَآءُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡ أَجۡرٌ عَظِيمٞ
(179) (സത്യവിശ്വാസികളേ) നിങ്ങൾ ഏതൊരു പ്രകാരത്തിലാണോ (ഉള്ളത്) അപ്രകാരം സത്യവിശ്വാസികളെ വിട്ടേക്കുവാൻ അല്ലാഹു(-വിന് ഉദ്ദേശ്യം) ഇല്ല; നല്ല (ശുദ്ധമായ)തിൽ നിന്ന് (ചീത്തപ്പെട്ട്) ദുഷിച്ചതിനെ അവൻ വേർതിരിക്കുന്നതുവരെ. അദൃശ്യ (കാര്യ)-ത്തെക്കുറിച്ച് നിങ്ങൾക്ക് വെളിവാക്കിത്തരുവാനും അല്ലാഹു (വിന് ഉദ്ദേശം) ഇല്ല; എങ്കിലും, തന്റെ ദൂതൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തിരഞ്ഞെടുക്കുന്നു. അതിനാൽ, നിങ്ങൾ അല്ലാഹുവിലും അവന്റെ ദുതൻമാരിലും വിശ്വസിച്ചുകൊള്ളുവിൻ. നിങ്ങൾ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിങ്ങൾക്ക് വമ്പിച്ച പ്രതിഫ- ലമുണ്ടായിരിക്കും. (179) االله അല്ലാഹു ആകുകയില്ല, (ഉദ്ദേശിക്കയില്ല) അവൻ വിട്ടുകളയുവാൻ, ഉപേക്ഷിക്കുവാൻ സത്യവിശ്വാസികളെ യാതൊന്നിൽ, യാതൊരുപ്രകാരം നിങ്ങൾ അതിലാണ്, അപ്രകാരമാണ് അവൻ വേർതിരിക്കുന്നതുവരെ ദുഷിച്ചതിനെ, ചീത്തയെ الطَّي നല്ലതിൽ നിന്ന്, ശുദ്ധമായതിൽനിന്ന് االله അല്ലാഹു ആകുകയുമില്ല (ഉദ്ദേശിക്കയുമില്ല) നിങ്ങൾക്ക് വെളിവാക്കിത്തരുവാൻ (കാട്ടിത്തരുവാൻ) അദൃശ്യ കാര്യത്തെപ്പറ്റി اللها എങ്കിലും അല്ലാഹു അവൻ തിരഞ്ഞെടുക്കും, പ്രത്യേകമായെടുക്കും അവന്റെ ദൂതൻമാരിൽനിന്ന് അവൻ ഉദ്ദേശിക്കുന്നവരെ അതിനാൽ നിങ്ങൾ വിശ്വസിക്കുവിൻ ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലുകളിലും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിലോ നിങ്ങൾ സൂക്ഷ്മത പാലിക്കുകയും എന്നാൽ നിങ്ങൾക്കുണ്ട് വമ്പിച്ച പ്രതിഫലം യഥാർത്ഥ വിശ്വാസികളും, കപടവിശ്വാസികളും വേർതിരിച്ചറിയപ്പെടാതെയുള്ള നിലപാടുമാറി ഇരുകൂട്ടരും തമ്മിൽ ഉരുത്തിരിഞ്ഞു കാണാവുന്ന ഒരു ചുറ്റുപാടുണ്ടാകാതെ പറ്റുകയില്ല. അതുണ്ടാകുന്നതുവരെ ഉഹ്ദിൽ ഉണ്ടായതുപോലെയുള്ള ചില പരീക്ഷണങ്ങൾ അല്ലാഹു നടത്തിക്കൊണ്ടിരിക്കും. ഓരോ വ്യക്തിയെ സംബന്ധിച്ചും അവന്റെ രഹസ്യപരസ്യങ്ങളെല്ലാം അല്ലാഹുവിന് നന്നായറിയാം. എന്നാല ത് അദൃശ്യകാര്യങ്ങളിൽ പെട്ടതാണ്. അദൃശ്യ ജ്ഞാനമാകട്ടെ, അല്ലാഹുവിന് മാത്രമാണുള്ളത്. ബാ ഹ്യവും ദൃശ്യവുമായ കാര്യങ്ങളെ സൃഷ്ടികൾക്ക് അറിയുവാൻ കഴിയും. പക്ഷേ, അവന്റെ റസൂലുകൾക്ക് അവൻ ചില അദൃശ്യ വിവരങ്ങൾ അറിയിച്ചു കൊടുത്തെന്നുവരും. തും അവനുദ്ദേശിക്കുന്നവർക്കും, അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും മാത്രമായിരിക്കും. ആ കാര്യങ്ങൾ ആ റസൂലുകൾക്കും, അവർ മുഖേന അവരുടെ അനുയായികൾക്കും റിയുവാൻ സാധിക്കും. അത്രയേ-ഉള്ളൂ. ആകയാൽ, അദൃശ്യങ്ങളെല്ലാം അറിയൂന്ന അല്ലാ -ഹുവിലും, അവന്റെ സന്ദേശവാഹകരായ റസൂലുകളിലും നിങ്ങൾ ശരിക്കും വിശ്വസിക്കേണ്ടതാവശ്യമാകുന്നു. അങ്ങനെ വിശ്വസിച്ചുകൊണ്ടും, സൂക്ഷ്മത പാലിച്ചുകൊണ്ടും വ രുന്നവർക്ക് അല്ലാഹുവിങ്കൽ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും . غ َ ي ْ ب (അദൃശ്യകാര്യം) എന്ന വാക്കിന്റെ അർത്ഥോദ്ദേശ്യങ്ങളെക്കുറിച്ച് സൂ: അൽബക്വറഃ: 3-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. അദൃശ്യകാര്യങ്ങളുടെ അറിവ് സംബന്ധിച്ചുള്ള പല വിശദീകരണങ്ങളും സൂ: 50; നംല്: 65; ജിന്ന്: 26; മുതലായ വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും കാണാവുന്നതാണ്.
3:180وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرٗا لَّهُمۖ بَلۡ هُوَ شَرّٞ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَٰمَةِۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
(180) അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് തങ്ങൾക്ക് നൽകിയിട്ടുള്ളതിൽ ലുബ്ധത കാണിക്കുന്നവർ, നിശ്ചയമായും വിചാരിക്കേണ്ടാ, അതവർക്ക് ഗുണകരമാണെന്ന്. എന്നാൽ, അത് അവർക്ക് ദോഷകരമാകുന്നു. അവർ യാതൊന്നിൽ ലുബ്ധത കാണിച്ചുവോ, അതിനെ ക്വിയാമത്തുനാളിൽ, അവർക്ക് കഴുത്താഭരണമാക്കപ്പെടുന്നതാണ് അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനിയുമാകുന്നു (180) ََّ و َ لا തീർച്ചയായും വിചാരിക്കേണ്ടാ ലുബ്ധത കാണിക്കുന്നവർ ب ِ م َ ا യാതൊന്നിൽ اللها അല്ലാഹു അവർക്ക് നൽകിയ അവന്റെ അനുഗ്രഹത്തിൽ നിന്ന്, ഔദാര്യത്താൽ അത് ഗുണ(-കര)-മാണെന്ന് ْ ُ ഫ ل َ അവർക്ക് എന്നാൽ അത് അവർക്ക് ദോഷമാകുന്നു അവർക്ക് വഴിയെ കഴുത്താഭരണമാക്കപ്പെടും. കണ്ഠമാല ഇടെ പ്പടും അവർ യാതൊന്നിൽ ലുബ്ധത കാണിച്ചുവോ അതിനെ ക്വിയാമത്തുനാളിൽ و َ اللهِ َّ ِ അല്ലാഹുവിനാണ് م ِ ير َ اث ُ അനന്തരാവകാശം الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും ُ َّ اللها َ و അല്ലാഹുവാകട്ടെ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خ َ ب ِ ير ٌ മാർഗത്തിൽ ശരീരം കൊണ്ടുള്ള ത്യാഗത്തെക്കുറിച്ച് പ ലതും ഇതിനുമുമ്പ് പ്രസ്താവിച്ചു. ഈ വചനത്തിൽ ധനം കൊണ്ടുള്ള ത്യാഗത്തെ പ്രോത്സാഹിപ്പിക്കുകയും, ലുബ്ധതയെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു . "അല്ലാഹു അവന്റെ അനുഗ്രഹത്താൽ നൽകിയതിൽ ലുബ്ധത കാണിക്കുക' എന്നതിന്റെ വി വക്ഷ പ്രധാനമായും ധനം ചിലവഴിക്കുന്നതിൽ പിശുക്ക് പിടിക്കലാണെന്നുള്ളതിൽ സംശയമില്ല. എങ്കിലും, അല്ലാഹു നൽകിയ അറിവ്, ആരോഗ്യം മുതലായ അനുഗ്ര -ഹങ്ങളും ആവശ്യവേളയിൽ ഉപയോഗപ്പെടുത്താതിരിക്കുന്നതും ആക്ഷേപക -രമായ പിശുക്കിൽ ഉൾപ്പെട്ടതുതന്നെ. ഇബ്നുകഥീറും (റ) മറ്റും ല ഈ പിശുക്കായിരിക്കും ചില സന്ദർഭങ്ങളിൽ ധനത്തിലുള്ള പിശുക്കിനെക്കാൾ ഗൗരവതരമായി തീരുക. അതുപോലെത്തന്നെ സക്കാത്തും അല്ലാത്തതുമായ ധനപരമായ കടമകൾ നിർ വ്വഹിക്കുന്നതിലും, ദാനധർമാദി സൽക്കാര്യങ്ങൾ ചെയ്യുന്നതിലുമുള്ള എല്ലാത രം പിശുക്കുകളും ആക്ഷേപിക്കപ്പെട്ടതാകുന്നു. പക്ഷേ, നിർബന്ധകാര്യങ്ങളിലുള്ള പിശുക്കുകളെല്ലാം കുറ്റകരവും ശിക്ഷക്ക് വിധേയവുമായിരിക്കും. മുസ്ലിമിനെ സം ബന്ധിച്ചിടത്തോളം, സക്കാത്ത് പോലെയുള്ള നിശ്ചിത കടമകൾക്ക് പുറമെ, സന്ദർഭവും അവസരവും അനുസരിച്ചും, കഴിവിന്റെ തോതനുസരിച്ചും വേറെയും ധനപരമായ കടമകൾ പലതും നിർവ്വഹിക്കപ്പെടേണ്ടതായിയുണ്ട് താനും. നല്ല മാർഗങ്ങളിൽ ചിലവഴിക്കാതെയും, കടമകൾ കൊടുത്തുതീ ർക്കാതെയും കെട്ടിപ്പൂട്ടിവെക്കുന്ന സ്വത്തുക്കളെ, ക്വിയാമത്തുനാളിൽ അവയുടെ ഉട -മകളായ പിശുക്കൻമാർക്ക് കഴുത്താഭരണമായി അണിയിക്കപ്പെടുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. സക്കാത്ത് കൊടുത്തുതീർക്കാത്ത സ്വത്തിനെ ഒരു കൂറ്റൻ സർപ്പമാക്കി ക്വിയാമത്തുനാളിൽ അതിന്റെ ഉടമസ്ഥനും മാലയിട്ട് ശിക്ഷിക്കുമെന്നും (ബു.) അന്യന്റെ ഭൂമി കയ്യേറിയവന് ആ ഭൂമി ക്വിയാമത്തുനാളിൽ മാലയിടപ്പെടുമെന്ന്. (ബു; മു.) മറ്റു നബി പ്രസ്താവിച്ചിട്ടുള്ളത് ഈ വചനത്തിന്റെ ചില വശങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളാകുന്നു. അതൊന്നും കേവലം ചില ആലങ്കാരികപ്രയോഗങ്ങളോ, പമകളോ അല്ല. പരലോക യാഥാർത്ഥ്യങ്ങളും, ഭൗതികാനുഭവങ്ങളും ഒരേ മാനദ ണ്ഡം കൊണ്ട് അളന്ന് കണക്കാക്കുന്നവർക്ക് മാത്രമെ അതൊക്കെ ആലങ്കാരികപ്രയോഗങ്ങളായി ഗണിക്കേണ്ടുന്ന ഗതികേട് വരുകയുള്ളൂ. ഓരോ കുറ്റത്തിനും പരലോകത്ത് വെച്ച് അനുഭവപ്പെടുന്ന ശിക്ഷ, ആ കുറ്റത്തോട് അനുയോജ്യമായ രൂപത്തിലായിരി -ക്കുമെന്നും, ഈ ലോകത്ത് സങ്കൽപിക്കുവാൻ പോലും സാധ്യമല്ലാത്ത പല യാഥാർത്ഥ്യങ്ങളും പരലോകത്ത് സംഭവിക്കുന്നതാണെന്നും അറിയുന്നവർക്ക് അല്ലാഹുവിന്റെ യും റസൂലിന്റെയും ഇത്തരം പ്രസ്താവനകളൊക്കെ അവയുടെ സ്പഷ്ടമായ അർത്ഥത്തിൽ തന്നെ സ്വീകരിക്കുവാൻ സാധിക്കുന്നതാണ്. ധനം കൈകാര്യം ചെയ്യാനുള്ള താൽക്കാലികമായ അവകാശവും അവസ -രവും മനുഷ്യന് അല്ലാഹു നൽകിയിട്ടുണ്ട്. എന്നാൽ, അതിന്റെ യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണ്. അവസാനം സർവ്വത്തിന്റെയും സകലവിധ കൈകാര്യങ്ങളും അവനിൽ മാത്രം നിക്ഷിപ്തമായിത്തീരുന്നതുമാകുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ കൽപനാനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള കൈകാര്യങ്ങൾ നടത്തുവാനേ ധനത്തിൽ മനുഷ്യന് അർഹതയുള്ളൂ. അല്ലാതെ, അത് കെട്ടിപ്പൂട്ടിവെക്കുവാനും, അവ ൻ കൽപിക്കുന്ന വിഷയത്തിൽ ചിലവഴിക്കാതിരിക്കുവാനും മനുഷ്യന്നധികാരമില്ല. ധനത്തിലെന്നപോലെ അല്ലാഹു നൽകിയ മറ്റ് അനുഗ്രഹങ്ങളിലും അങ്ങനെത്തന്നെ. അവയെല്ലാം മനുഷ്യൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും, എന്തൊക്കെയാണവൻ പ്രവർത്തി -ക്കുന്നതെന്നും അല്ലാഹു സസൂക്ഷ്മം അറിഞ്ഞും വീക്ഷിച്ചും കൊണ്ടിരിക്കുന്നുമുണ്ട്. എന്നൊക്കെയാണ് അവസാനം അല്ലാഹു ഓർമിപ്പിക്കുന്നത്. വിഭാഗം - 19
3:181–182لَّقَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ فَقِيرٞ وَنَحۡنُ أَغۡنِيَآءُۘ سَنَكۡتُبُ مَا قَالُواْ وَقَتۡلَهُمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَنَقُولُ ذُوقُواْ عَذَابَ ٱلۡحَرِيقِ
ذَٰلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّامٖ لِّلۡعَبِيدِ
(181) "അല്ലാഹു ദരിദ്രനും, നാം ധനികൻമാരുമാണ്' എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീർച്ചയായും കേട്ടിട്ടുണ്ട്. അവർ (ആ) പറഞ്ഞതും, ഒരു ന്യായവും കൂടാതെ അവർ പ്രവാചകൻമാരെ കൊന്നതും നാം എഴുതി (രേഖപ്പെടുത്തി)-കൊള്ളാം. നാം (അവരോട്) പറയുകയും ചെയ്യും: 'കത്തിയെരിയുന്ന (നരക) ശിക്ഷ ആസ്വദിക്കുവിൻ. (182) "അത് നിങ്ങളുടെ കരങ്ങൾ മുൻ ചെയ്തുവെച്ചത് നിമിത്തവും, അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനൊന്നുമല്ലെന്നുള്ളതിനാലുമാകുന്നു.' (181) തീർച്ചയായും കേട്ടിട്ടുണ്ട് ُ َّ اللها അല്ലാഹു പറഞ്ഞവരുടെ വാക്ക് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ف َ ق ِ ير ٌ ദരിദ്രനാണ് നാം, നാമാകട്ടെ ധനികരുമാണ് നാം എഴുതിക്കൊള്ളാം അവർ പറഞ്ഞത് അവർ കൊന്നതും الأن പ്രവാചകൻമാരെ ഒരു ന്യായവും കൂടാതെ നാം പറയുകയും ചെയ്യും ذ ُ وق ُ وا നിങ്ങൾ ആസ്വദിക്കുവിൻ കത്തി എരിയുന്ന ശിക്ഷ (182) ل ِ ك َ ذ َ അത് മുൻ ചെയ്തുവെച്ചത് നിമിത്തമാണ് നിങ്ങളുടെ കരങ്ങൾ اللها നിശ്ചയമായും അല്ലാഹു (ആകുന്നു) എന്നുള്ളതും ْ س َ ل َ അല്ല ب ِ ظ َ لام ٍ അനീതി ചെയ്യുന്നവനൊന്നും അടിമകളോട് അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചിലവഴിക്കുവാൻ പ്രോൽസാഹി -പ്പിച്ചുകൊണ്ട് اللها (ആരാണ് അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവർ?! (2: 245; 57: 11) എന്ന് ക്വുർ-ആനിൽ അവതരിച്ചപ്പോൾ , യഹൂദികൾ അതൊരു പരിഹാസത്തിന് ആയുധമാക്കി. "അങ്ങനെയാണെങ്കിൽ അല്ലാഹു ദരിദ്ര -നും, നാം ധനികരുമാണല്ലോ; അല്ലാഹു ദരിദ്രനായതുകൊണ്ടാണല്ലോ അവൻ കടം ചോദിക്കുന്നതും, ലാഭം കൊടുക്കാമെന്ന് പറയുന്നതും.' എന്നൊക്കെ അവർ ജൽപിച്ചു -കൊണ്ടിരുന്നു. അതിനെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. ആ വാക്കുകളൊക്കെ അല്ലാഹു ശരിക്കും കേട്ടുകൊണ്ടിരിക്കുന്നുണ്ട്.' അതെല്ലാം അവൻ രേഖപ്പെടുത്തിവെക്കുകയും ചെയ്യും. ഇതുപോലെയുള്ള കടുത്ത വാക്കുകൾ അല്ലാഹുവിനെക്കുറിച്ച് പറയുക മാത്രമല്ല അവർ ചെയ്തിട്ടുള്ളത്. യാതൊരു ന്യായവും കൂടാതെ -അല്ലാഹുവിന്റെ പ്രവാചകൻമാരെ വധിക്കുകപോലുള്ള കടുംകൃത്യങ്ങളും ചെയ്തവരാണവർ. അതെല്ലാം അവരുടെ കർമരേഖകളിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതിനൊക്കെ അവർക്ക് കണക്കുതീർത്ത് ശിക്ഷ നൽകാതിരിക്കയില്ല എന്ന് സാരം. നീതി മാത്രമെ അല്ലാഹു ചെയ്കയുള്ളൂ , കുറ്റത്തിൽ കവിഞ്ഞ ശിക്ഷ ആർക്കും നൽകുകയില്ല, അക്രമത്തിന് വിധേയരായവർക്ക് അവൻ നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കുകതന്നെ ചെയ്യും. നല്ലത് പ്രവർത്തിച്ചവ -രുടെ പ്രതിഫലത്തിൽ അവൻ ഒരു കുറവും വരുത്തുകയില്ല, ഓരോരുത്തന്റെയും കഴിവിനനുസരിച്ചല്ലാതെ ആരോടും അവൻ നിർബന്ധിക്കുകയില്ല. എന്നിങ്ങനെയുള്ള പല യാഥാർത്ഥ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് َّ ن َ أ َ َّ اللها (അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനേയല്ല) എന്ന അവസാനത്തെ വാക്യം.
3:183–184ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ عَهِدَ إِلَيۡنَآ أَلَّا نُؤۡمِنَ لِرَسُولٍ حَتَّىٰ يَأۡتِيَنَا بِقُرۡبَانٖ تَأۡكُلُهُ ٱلنَّارُۗ قُلۡ قَدۡ جَآءَكُمۡ رُسُلٞ مِّن قَبۡلِي بِٱلۡبَيِّنَٰتِ وَبِٱلَّذِي قُلۡتُمۡ فَلِمَ قَتَلۡتُمُوهُمۡ إِن كُنتُمۡ صَٰدِقِينَ
فَإِن كَذَّبُوكَ فَقَدۡ كُذِّبَ رُسُلٞ مِّن قَبۡلِكَ جَآءُو بِٱلۡبَيِّنَٰتِ وَٱلزُّبُرِ وَٱلۡكِتَٰبِ ٱلۡمُنِيرِ
(183) (ഇങ്ങനെ) പറഞ്ഞവരാണ് (അവർ): "അഗ്നിതിന്നു (ദഹിപ്പിക്കു)- മാറുള്ള ഒരു ബലി (യാഗ) കർമവുമായി ഞങ്ങളുടെ അടുക്കൽ വരുന്നതുവരെ, ഒരു റസൂലിനെയും ഞങ്ങൾ വിശ്വസിക്കരുതെന്ന് നിശ്ചയമായും അല്ലാഹു ഞങ്ങൾക്ക് ആജ്ഞ നൽകിയിരിക്കുന്നു.' (നബിയേ) പറയുക: "എന്റെ മുമ്പ് പല റസൂലുകളും വ്യക്തമായ തെളിവുകൾ സഹിതവും നിങ്ങൾ (ഈ) പറഞ്ഞത് സഹിതവും നിങ്ങൾക്ക് വരുകയുണ്ടായിട്ടുണ്ട്; എന്നിട്ട് എന്തിനാണ് നിങ്ങളവരെ കൊലചെയ്തത്നിങ്ങൾ സത്യവാൻമാരാണെങ്കിൽ?!' (184) എനി (പിന്നെയും), അവർ നിന്നെ വ്യാജമാക്കുകയാണെങ്കിൽ (അതിൽ പരിഭവിക്കാനില്ല;) കാരണം, നിനക്കുമുമ്പ് പല റസൂലുകളും വ്യാജമാക്കപ്പെടുകയുണ്ടായി; അവർ, വ്യക്തമായ തെളിവുകളും, ഏടുകളും, വെളിച്ചം നൽകുന്ന വേദഗ്രന്ഥവും, കൊണ്ടുവന്നിരിക്കുന്നു. ധ എന്നിട്ടും വ്യാജമാക്കപ്പെടുകയാണ് ചെയ്തത്. (183) പറഞ്ഞവരാണ് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ഞങ്ങൾക്ക് ആജ്ഞ നൽകിയിരിക്കുന്നു -ഞങ്ങൾ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാൻ -ഒരു റസൂലിനേയും -അദ്ദേഹം ഞങ്ങൾക്ക് (ഞങ്ങളിൽ) വരുന്നതുവരെ ഒരു ബലി കർമവുമായി, യാഗകർമവും കൊണ്ട് അതിനെ തിന്നും الن ّ َ ار ُ അഗ്നി ق ُ ل ْ നീ പറയുക നിങ്ങൾക്ക് വന്നിട്ടുണ്ട് റസൂലുകൾ എന്റെ മുമ്പ് തെളിവുകളുമായി നിങ്ങൾ പറഞ്ഞത് സഹിതവും ف َ ل ِ م َ എന്നാൽ എന്തിന് നിങ്ങളവരെ കൊന്നു നിങ്ങളാണെങ്കിൽ സത്യവാൻമാർ (184) എനി അവർ നിന്നെ വ്യാജമാക്കുന്നപക്ഷം എന്നാൽ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട് റസൂലുകൾ നിന്റെ മുമ്പ് ج َ اء ُ وا അവർ വന്നിരിക്കുന്നു, വന്ന (വ്യക്തമായ) തെളിവുകൾ കൊണ്ട് (സഹിതം) و َ الز ّ ُ ب ُ ر ِ ഏടുകളും ഗ്രന്ഥവും, വേദപുസ്തകവും പ്രകാശം (വെളിച്ചം) നൽകുന്നതായ യ ഹൂദികൾ കെട്ടിച്ചമച്ച ഒരു കള്ളവാദത്തെ ചൂണ്ടിക്കാട്ടി ആക്ഷേപിക്കുകയാണ്. ഒരു ബലികർമം നടത്തുകയും അതിനെ ദിവ്യമായ അഗ്നി വന്ന് ദഹിപ്പിക്കുകയും ചെയ്ത് കാണിച്ചാലല്ലാതെ ഒരു ദൈവദൂതനെയും വിശ്വസിക്കരുതെന്നാണ് ഞങ്ങളോട് അല്ലാഹു കൽപിച്ചിരിക്കുന്നത്. അതുകൊണ്ട് അങ്ങനെ ഒരു ബലികർമം നടത്തിയല്ലാതെ ഞങ്ങൾക്ക് മുഹമ്മദിനെ വിശ്വസിക്കുവാൻ നിവൃത്തിയില്ലെന്നായിരു ന്നു അവരുടെ ജൽപനം. ശരി, അങ്ങനെയാണെങ്കിൽ, വ്യക്തമായ പല ദൃഷ്ടാന്തങ്ങളോടുകൂടിയും, നിങ്ങൾ ജൽപിക്കുന്ന അതേ ബലി ദൃഷ്ടാന്തം കാണിച്ചുകൊണ്ടും മുമ്പ് നിങ്ങളി ൽ കഴിഞ്ഞുപോയ പല റസൂലുകളെയും നിങ്ങൾ വ്യാജമാക്കുകയും, കൊലെ പ്പടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ വാദം ശരിയാണെങ്കിൽ അങ്ങനെ ചെയ്യാൻ കാരണമെന്ത്?! ഈ വാദം തനി കള്ളമാണെന്നുള്ളതിന് നിങ്ങളുടെ ചരിത്രം തന്നെ സാക്ഷിയാണല്ലോ. എന്ന് അവരോട് മറുപടി പറയുവാൻ അല്ലാഹു നബി യെ ഉപദേശിക്കുന്നു. അവരുടെ ഇത്തരം വാദങ്ങളെല്ലാം തട്ടിപ്പുമാത്രമാണെന്ന് വെളിവായിട്ട് പിന്നെയും അവർ സത്യം സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെങ്കിൽ അതിൽ പരിഭവിക്കു -കയോ വ്യസനിക്കുകയോ ചെയ്യേണ്ടതില്ല. വേണ്ടത്ര തെളിവുകളും, ദൈവികമായ രേഖകളും സത്യാസത്യങ്ങൾ വ്യക്തമായി വിവരിക്കുന്ന വേദഗ്രന്ഥവും കൊണ്ടുവന്ന പല റസൂലുകളും ഇതിനുമുമ്പ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഈ നിഷേധം നടാടെയൊന്നുമുള്ളതല്ല എന്ന് നബി യെ സമാധാനിപ്പിക്കുകയും ചെയ്യുന്നു. യാഗം, ഹോമം, പ്രായശ്ചിത്തം എന്നിങ്ങനെയുള്ള പേരുകളിൽ പലതരം ബലികർമങ്ങളും ബൈബ്ളിൽ കാണാം. (ന്യായാധിപൻമാർ: 6ൽ 21; 13ൽ 2 0; ലേവ്യർ: 9ൽ 24 മുതലായവ നോക്കുക.) കാള മുതലായ മൃഗങ്ങൾ, അവയുടെ അംശങ്ങൾ, ധാന്യം മുതലായ ഭോജ്യവസ്തുക്കൾ ഇവയൊക്കെ അതിനായി ഉപയോഗിക്കെ പ്പടുമായിരുന്നു. മിക്കവാറും അവയെല്ലാം നിശ്ചിത വിധികൾക്കനുസരിച്ച് യാഗപീഠങ്ങളിൽ വെച്ച് തീയിട്ട് ദഹിക്കപ്പെടുകയായിരുന്നു പതിവ്. ചില ക്വുർ-ആൻ വ്യാഖ്യാതാക്കളും ബൈബ്ളും ചൂണ്ടിക്കാട്ടുന്നതുപോലെ, അദൃശ്യമായ ദിവ്യാഗ്നി വന്ന് യാഗവസ്തുക്കളെ നശിപ്പിക്കുന്ന ചിലതരം ബലികർമങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയു ള്ള യാഗകർമങ്ങളിൽ പലതും പ്രവാചകൻമാരുടെ കൈക്ക് വെളിപ്പെടുന്ന (അമാനുഷിക സംഭവം)-കളായി ഒരു പ്രവാചകെ ന്റ പ്രവാചകത്വത്തെയൊ, ദിവ്യദൗത്യത്തെയോ സ്ഥാപിക്കുന്നതിനുള്ള ഉപാധിയായി അത്ൈ ബബ്ളിൽ പ്രസ്താവിക്കുന്നില്ല. അപ്പോൾ, യഹൂദികളുടെ പ്രസ്തുത വാദം കള്ളമാണെന്ന് ബൈബ്ളിൽ നിന്ന് തന്നെ തെളിയുന്നു. എന്നാലും, അല്ലാഹു പ്രസ്താവിച്ചതുപോലെ, ഒരു പ്രവാചകൻ നടത്തിയ യാഗകർമം ദിവ്യാഗ്നികൊണ്ട് ദഹിക്കപ്പെടുകയെന്ന ആ ദൃഷ്ടാന്തം ദിവ്യാഗ്നി വന്ന് ദഹിപ്പിക്കുക എന്നത് തങ്ങളുടെ യുക്തിക്കും ശാ സ്ത്രത്തിനും മനസ്സിലാക്കുവാൻ കഴിയാത്തതുകൊണ്ടായിരിക്കാം ചില ആധുനിക വ്യാഖ്യാതാക്കൾ ഇവിടെ ജനങ്ങൾ തീയിട്ട് ദഹിപ്പിക്കുന്ന സമ്പ്രദായം മാത്രം പ്രസ് താവിച്ചുകാണുന്നത്. കണ്ടിട്ട് പിന്നെയും ആ പ്രവാചകനെ നിഷേധിക്കുകയും കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തതിന് ബൈബ്ളിൽ തന്നെ ഉദാഹരണം കാണാം. അല്ലാഹുവിന്റെ പ്രസ്താവനക്ക് ബൈബ്ളിന്റെ സാക്ഷ്യം ആവശ്യമില്ല. എന്നാലും, യഹൂദിക -ളുടെ വാദം പൊ ള്ളയാണെന്ന് വേദക്കാരുടെ കൈവശമുള്ള അവരുടെ വേദഗ്രന്ഥം തന്നെ സാക്ഷ്യം വഹിക്കുന്നുവെന്ന് മനസ്സിലാക്കുവാൻ അത് ഉതകുമല്ലോ. അതിന്റെ ചുരുക്കം ഇതാണ് "ഇസ്രായേലിലെ രാജാവായ ആഹാബ് ഏലിയാവിനോട് (ഇൽയാ സ് നബിയോട്) ചോദിച്ചു: നീ ഇസ്രാ-ഈലിനെ കഷ്ടപ്പെടുത്തുന്നവനോ? ഞാനല്ല, നീയും നിന്റെ പിതൃഭവനവുമാണ്. നിങ്ങൾ യഹോവയെ (അല്ലാഹുവിനെ) ഉപേക്ഷിച്ച് ബാൽ ( بعل ) വിഗ്രഹങ്ങളെ സേവിക്കുന്നതുകൊണ്ടാണത് എന്ന് ഏലിയാവ് ഉത്തരം പറഞ്ഞു... അങ്ങനെ, അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം ബാൽ വിഗ്രഹങ്ങളെ സേവിക്കുന്ന (ക -ളള) പ്രവാചകൻമാരെയും, ഇസ്രാ-ഈല്യരെ ഒക്കെയും കർമേൽ പർവതത്തിൽ ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: നിങ്ങൾ എത്രത്തോളം രണ്ട് തോണിയിൽ കാൽവെക്കും. യഹോവയാണ് ദൈവമെങ്കിൽ അവനെ അനുഗമിക്കുവിൻ, ബാൽ ആണ് ദൈവ -മെങ്കിൽ അവനെ അനുഗമിക്കുവിൻ... യഹോവയുടെ പ്രവാചകനായി ഞാൻ ഒരുവൻ മാത്രം. ബാലിന്റെ പ്രവാചകൻമാരോ നാനൂറ്റി അൻപതും. ആഹാബ് രണ്ട് കാള കൊണ്ടുവരട്ടെ. ഒരു കാളയെ അവരും ഒരു കാളയെ ഞാനും ഖണ്ഡം ഖണ്ഡമാക്കി വിറകിൻ മേൽ വെക്കുക. നിങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ നിങ്ങളും, യഹോവയുടെ നാമത്തിൽ ഞാനും വിളിച്ചപേക്ഷിക്കുക. അങ്ങനെ തീ കൊണ്ട് ഉത്തരമരുളുന്ന ദൈവം തന്നെ ദൈവമെന്ന് വെക്കുക. ആദ്യം ബാലയുടെ പ്രവാചകൻമാർ അവരുടെ കാളയെ ഒരുക്കി. ബാലയെ വിളിച്ചപേക്ഷിച്ചു. ഉത്തരമുണ്ടായില്ല. ഏലിയാവ് അവരെ പരി -ഹസിച്ചു. അനന്തരം ഏലിയാവിന്റെ കാളയെ യാഗപീഠത്തിൽ ഒരുക്കിവെച്ച് യഹോവയെ വിളിച്ചപേക്ഷിച്ചു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പി -ച്ചു. തോട്ടിലെ വെള്ളവും വറ്റി. ജനങ്ങൾ അത് കണ്ടു. ബാലിന്റെ പ്രവാചകൻമാരെ അവർ വെട്ടിക്കൊന്നു. പക്ഷേ, പിന്നീട് ബാലിന്റെ ആരാധകയായിരുന്ന ഈസബെൽ രാജ്ഞിയുടെ ആവശ്യപ്രകാരം ഏലിയാവിനെ കൊലപ്പെടുത്തുവാൻ ആഹാബി രാജാ വ് ശ്രമങ്ങൾ നടത്തി. അതിൽ നിന്ന് രക്ഷപ്പെടുവാൻവേണ്ടി ഏലിയാവ് സ്ഥലം വിട്ടു. ദമ്മെശേക്കി (ദിമശ്ഖ്)ന്റെ ഭാഗത്തേക്ക് പോയിക്കൊള്ളുവാൻ യഹോവയുടെ കൽപനയുണ്ടാവുകയും ചെയ്തു. (1. രാജാക്കൾ: അ: 18, 19), ആഹാബ് ഒരു ഇസ്റാ-ഈ ൽ രാജാവും, യഹോവയിൽ വിശ്വസിക്കുന്നവനുമായിരുന്നു. എന്നിട്ടും അവൻ വിഗ്രഹാരാധകയായിരുന്ന ഭാര്യയുടെ ഇഷ്ടം സമ്പാദിക്കുവാൻ വേണ്ടിയാണ് ഇൽയാസ് (അ)നെ കൊ ലപ്പെടുത്തുവാൻ ശ്രമം നടത്തിയത്. വേദപുസ്തക നിഘണ്ടുവിൽ പറയുന്നു:- ഏകദേശം ക്രി. മു 875--853 വരെ രാജ്യം ഭരിച്ച യിസ്രയേൽ രാജാവായ ആഹാബ് ഈസബേലിനെ വിവാ ഹം ചെയ്തു... ഇവൻ സമർത്ഥനും ധീരനുമായിരുന്നു. എങ്കിലും ഭാര്യയായ ഈസാബേൽ ബാലിനെ വന്ദിച്ചതുകൊണ്ടും, അവൾ അവനെക്കൂടെ അതിന്ന് അനുകൂലിയാ -ക്കിയതുകൊണ്ടും ജനങ്ങൾക്ക് വളരെ നഷ്ടം ഭവിച്ചു. തൻ നിമിത്തം യഹോവയുടെ മത -ത്തിനും ബാലിന്റെ മതത്തിനും തമ്മിൽ ശത്രുതയുണ്ടായി. ബാലിന്റെ പക്ഷത്തിൽ ഈസാബേലും, ആ ഹാബിന്റെ കൂട്ടുകാരും, യഹോവയുടെ പക്ഷത്തിൽ ഏലിയാ പ്രവാചകനും ചില ഭക്തൻമാരുമായിരുന്നു.' (പേജ്: 43)
3:185–186كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ
۞لَتُبۡلَوُنَّ فِيٓ أَمۡوَٰلِكُمۡ وَأَنفُسِكُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَمِنَ ٱلَّذِينَ أَشۡرَكُوٓاْ أَذٗى كَثِيرٗاۚ وَإِن تَصۡبِرُواْ وَتَتَّقُواْ فَإِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ
(185) എല്ലാ ദേഹവും (ആളും) മരണത്തെ രുചിനോക്കുന്നതാകുന്നു. നിങ്ങളുടെ കൂലി (കർമഫലം) കൾ ക്വിയാമത്തുനാളിലേ നിങ്ങൾക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ. അപ്പോൾ, ആർ നരകത്തിൽ നിന്ന് അകറ്റപ്പെടുകയും, സ്വർഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവൻ ഭാഗ്യം പ്രാപിച്ചു. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ (മറ്റൊന്നും) അല്ല. (186) നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളുടെ ദേഹങ്ങളിലും നിങ്ങൾ നിശ്ചയമായും പരീക്ഷണം ചെയ്യപ്പടുന്നതാണ്. നിങ്ങൾക്ക് മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരിൽ നിന്നും, "ശിർക്ക്' ധ ബഹുദൈവവിശ്വാസം പ സ്വീകരിച്ചവരിൽ നിന്നും നിങ്ങൾ ധാരാളം പീഡനം ധ പീഡന വാക്കുകൾ പ കേൾക്കുകയും തന്നെ ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ, നിശ്ചയമായും അത് (ഒഴിച്ചുകൂടാത്ത) ദൃഢകാര്യങ്ങളിൽ പെട്ടതാകുന്നു. (185) ك ُ لُّ ن َ ف ْ س ٍ എല്ലാ ദേഹവും, ആളും രുചി നോക്കുന്നതാണ് മരണത്തെ നിങ്ങൾക്ക് നിറവേറ്റി (പൂർത്തിയാക്കി) തരപ്പെടുകയുള്ളൂ നിങ്ങളുടെ പ്രതിഫലങ്ങൾ ക്വിയാമത്തുനാളിൽ (മാത്രം) ف َ م َ ن ْ അപ്പോൾ അവൻ അകറ്റപ്പെട്ടു ع َ ن ِ الن ّ َ ار ِ നരകത്തിൽ നിന്ന് അവൻ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു സ്വർഗത്തിൽ എന്നാൽ തീർച്ചയായും അവർ ഭാഗ്യം പ്രാപിച്ചു ജീവിതമല്ല വിഭവം (സാമഗ്രികൾ) അല്ലാതെ വഞ്ചനയുടെ, കൃത്രിമത്തിന്റെ (186) നിശ്ചയമായും നിങ്ങൾ പരീക്ഷിക്കപ്പെടും നിങ്ങളുടെ സ്വത്തുകളിൽ നിങ്ങളുടെ ദേഹ(-സ്വന്ത)-ങ്ങളിലും നിങ്ങൾ കേൾക്കുകയും ചെയ്യും യാതൊരുകൂട്ടരിൽ നിന്ന് വേദഗ്രന്ഥം നൽകപ്പെട്ട നിങ്ങളുടെ മുമ്പ് യാതൊരു കൂട്ടരിൽ നിന്ന് അവർ ബഹുദൈവ വിശ്വാസം സ്വീകരിച്ച ى ً ذ َ أ പീഡനം, സ്വൈരക്കേട്, ഉപദ്രവം വളരെ, ധാരാളം നിങ്ങൾ ക്ഷമിക്കുന്ന പക്ഷം നിങ്ങൾ സൂക്ഷിക്കുകയും എന്നാൽ നിശ്ചയമായും അത് الأم കാര്യങ്ങളിൽ പെട്ടതാണ് സജ്ജനങ്ങൾക്ക് സന്തോഷ വാർത്തയും, ദുർജ്ജനങ്ങൾക്ക് വമ്പിച്ച താക്കീതും ഉൾക്കൊള്ളുന്ന രണ്ട് വചനങ്ങളാണിത്. എല്ലാവരും മരണം ആസ്വദിക്കുന്നവരാണ്. ആർക്കും അതിൽ നിന്നൊഴിവില്ല. എല്ലാവരുടെയും കർമഫലങ്ങൾ ക ണക്കുതീർത്ത് കൊടുക്കപ്പെടുന്നത് ക്വിയാമത്തുനാളിൽ മാത്രമായിരിക്കും. സജ്ജനങ്ങൾക്ക് സ്വർഗവും ദുർജ്ജനങ്ങൾക്ക് നരകവുമായിരിക്കും ലഭിക്കുക. മൂന്നാമതൊ രു സ്ഥാനം ലഭിക്കുവാനില്ല. നരകത്തിൽ നിന്ന് ഒഴിവായി കിട്ടുകയും സ്വർഗത്തിൽ പ്രേ വശനം ലഭിക്കുകയും ചെയ്താൽ അതിൽപരം സൗഭാഗ്യം മറ്റൊന്നില്ല. മറിച്ചാണ് ലഭിക്കുന്നതെങ്കിൽ അതിൽപരം ദൗർഭാഗ്യവും വേറെയില്ല. അപ്പോൾ, സജ്ജനങ്ങൾ ഈ ലോ കത്ത് വെച്ച് എന്തെല്ലാം കഷ്ടനഷ്ടങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയരായിരുന്നാലും അതെല്ലാം ആ മഹാഭാഗ്യത്തിലേക്കുള്ള വഴി സുഗമമാക്കുക മാത്രമായിരിക്കും. നേരെ മറിച്ച് ദുർജ്ജനങ്ങൾക്ക് ഇവിടെ വച്ച് എത്ര തന്നെ സുഖ സൗകര്യങ്ങൾ ലഭിച്ചിരുന്നാലും അത് നരകത്തിലേക്കുള്ള മാർഗം തെളിയിക്കുന്നവയുമായിരി -ക്കും. അഥവാ, ഈ ജീവിതത്തിലെ സുഖദുഃഖങ്ങൾ സാക്ഷാൽ ഭാഗ്യനിർഭാഗ്യങ്ങളുടെ മാനദണ്ഡങ്ങളല്ല. ഐഹിക ജീവിതം ആകപ്പാടെ നോക്കിയാൽ കൃത്രിമ വിഭവങ്ങളുടെ സമുച്ചയമാകുന്നു. ഒന്നും ശാശ്വതമല്ല. നല്ലതെന്ന് തോന്നിക്കുന്നത് പലതും യഥാ ർത്ഥത്തിൽ ദോഷകരമായിരിക്കും. മറിച്ചുമുണ്ടായിരിക്കും. അതുകൊണ്ട് ആരും അതിൽ വഞ്ചിതരാകരുത്. സത്യവിശ്വാസികൾ അല്ലാഹുവിന്റെ ഇഷ്ടത്തിന് പാത്രമാകുന്നവരാണെന്ന് വച്ച് അവർക്ക് ഈ ജീവിതത്തിൽ വിഷമങ്ങളൊന്നും അനുഭവിക്കേണ്ടിവരിക യില്ലെന്ന് ധരിച്ചുകൂടാ. അവരുടെ സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമെല്ലാം തന്നെ അവർ പല പരീക്ഷണത്തിനും വിധേയരാകുക തന്നെ ചെയ്തേക്കും. വേദക്കാരെന്നോ മറ്റോ ഉള്ള വ്യത്യാസം കൂടാതെ എല്ലാതരം അവിശ്വാസികളിൽ നിന്നും പലതരം ഉപദ്രവവും സ്വൈരക്കേടും അവർ നേരിടേണ്ടി വരികയും ചെയ്യും. അതിലൊക്കെ ക്ഷമൈ കക്കൊള്ളുകയും, അല്ലാഹുവിന്റെ നിയമ നിർദ്ദേശങ്ങൾ ലംഘിക്കാതെ സൂക്ഷ്മത പാലിച്ചുപോരുകയുമാണവർ ചെയ്യേണ്ടത്. അതാകട്ടെ കേവലം നിസ്സാരമായ ഒരു വിഷയവുമല്ല. ഗൗരവപ്പെട്ടതും എന്നൊക്കെയാണ് ഈ വചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ. മഴയില്ലായ്മ, വെള്ളപ്പൊക്കം, വിളനാശം, ഉൽപാദനകുറവ്, വരവിൽ കവിഞ്ഞ ചിലവിന്റെ ആവശ്യകത, വ്യാപാരനഷ്ടം ആദിയായവയെല്ലാം സ്വത്തു -ക്കളിൽ നേരിടുന്ന പരീക്ഷണങ്ങളാകുന്നു. യുദ്ധം, ശത്രുക്കളുടെ ആക്രമണം, രോഗം , ബന്ധനം, മരണം, മുറിവ്, ഭയം, വ്യസനം പോലെയുള്ളവ ദേഹങ്ങളിലുള്ള പരീക്ഷണ -ങ്ങളുമത്രെ. വേദക്കാരിൽ നിന്നും മുശ്രിക്കുകളിൽ നിന്നും പീഡനങ്ങൾ ക്കണ്ടി വരുകയെന്നത് പലതരത്തിലുമാവാം. ഇസ്ലാമിനെയോ, നബി യെയോ, മുസ്ലിംകളെയോ, ക്വുർ-ആനെയോ, മത ചിഹ്നങ്ങളെയോ, ധാർമിക മൂല്യങ്ങളെയോ, ശരീ-അത്ത് നിയമങ്ങളെ യോ ബാധിക്കുന്ന എല്ലാ ആക്ഷേപങ്ങളും, പരിഹാസങ്ങളും, ഭീഷ -ണികളും, എതിർ പ്രചാരണങ്ങളുമൊക്കെ അതിൽ ഉൾപ്പെടും. ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ, മത പ്രബോധനം, സത്യപ്രചാരണം, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സമരം ആദിയായ തുറകളിൽ ഏർപ്പെടുന്നവർക്ക് പല പ്രതികൂല സാഹചര്യങ്ങളെയും, എതിർശക്തികളെയും നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ട് ക്ഷമയും സൂക്ഷ്മതയും പാലിക്കൽ തന്നെയാണ് അതിനും്ര പധാന പ്രതിവിധിയായുള്ളത്.
3:187–189وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكۡتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمۡ وَٱشۡتَرَوۡاْ بِهِۦ ثَمَنٗا قَلِيلٗاۖ فَبِئۡسَ مَا يَشۡتَرُونَ
لَا تَحۡسَبَنَّ ٱلَّذِينَ يَفۡرَحُونَ بِمَآ أَتَواْ وَّيُحِبُّونَ أَن يُحۡمَدُواْ بِمَا لَمۡ يَفۡعَلُواْ فَلَا تَحۡسَبَنَّهُم بِمَفَازَةٖ مِّنَ ٱلۡعَذَابِۖ وَلَهُمۡ عَذَابٌ أَلِيمٞ
وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
(187) വേദഗ്രന്ഥം നൽകപ്പെട്ടവരുടെ ഉറപ്പ് അല്ലാഹു (അവരിൽ നിന്ന്) വാങ്ങിയ സന്ദർഭം (ഓർക്കുക): നിശ്ചയമായും, നിങ്ങൾ അത് (വേദഗ്രന്ഥം) മനുഷ്യർക്ക് വിവരിച്ചുകൊടുക്കുകയും, അത് മൂടിവെക്കാതിരിക്കുകയും, ചെയ്യുമെന്ന്. എന്നിട്ട്, അവരതിനെ തങ്ങളുടെ പിൻപുറത്തേക്ക് ഇട്ടുകളഞ്ഞു; അതിന് (പകരം) തുച്ഛമായ വില വാങ്ങുകയും ചെയ്തു. അപ്പോൾ, അവർ വാങ്ങിക്കൊണ്ടിരുന്നത് എത്രയോ ചീത്ത! (188) തങ്ങൾ കൊണ്ടുവന്ന (ചെയ്ത-) തിനെപ്പറ്റി സന്തോഷം കൊള്ളുകയും, തങ്ങൾ ചെയ്തിട്ടില്ലാത്തതിനെപ്പറ്റി തങ്ങൾ സ്തുതിക്കപ്പെടുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരെ തീർച്ചയായും നീ വിചാരിക്കേണ്ടാ. (അതെ) അവർ ശിക്ഷയിൽ നിന്ന് (രക്ഷപ്പെട്ട്) ഭാഗ്യത്തിലാണെന്ന് തീർച്ചയായും നീ വിചാരിക്കേണ്ട. അവർക്ക് വേദനയേറിയ ശിക്ഷയുണ്ട് താനും. (189) അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും, കഴിവുള്ളവനുമാകുന്നു. (187) വാങ്ങിയ സന്ദർഭം ُ َّ اللها അല്ലാഹു യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്) വേദഗ്രന്ഥം നൽകപ്പെട്ട തീർച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും ജനങ്ങൾക്ക് നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു അവരുടെ മുതുകുകളുടെ പിന്നിൽ, പിൻപുറത്തേക്ക് അവർ വാങ്ങുകയും ചെയ്തു ب ِ ه ِ അതിന് (പകരം) വില ق َ ل ِ يلا തുച്ഛമായ അപ്പോൾ, എത്രയോ ചീത്ത അവർ വാങ്ങിക്കൊണ്ടിരുന്നത്. (188) ََّ لا തീർച്ചയായും നീ വിചാരിക്കേ− ا َّ ِ ين َ യാതൊരു കൂട്ടരെ അവർ സന്തോഷം കൊള്ളും, ആഹ്ളാദിക്കുന്നു അവർ കൊണ്ടുവന്ന (ചെയ്തകാട്ടിയ)-തിനെപ്പറ്റി അവർ ഇഷ്ടപ്പെടുകയും ചെയ്യുന്നു അവർ സ്തുതിക്കപ്പെടുവാൻ അവർ ചെയ്യാത്തതിനെപ്പറ്റി എന്നാൽ (അതായത്) നീ വിചാരിക്കേ− ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന് ശിക്ഷയിൽ നിന്ന് അവർക്കുണ്ടുതാനും വേദനയേറിയ ശിക്ഷ (189) و َ اللهِ َّ ِ അല്ലാഹുവിനാണ് م ُ ل ْ ك ُ രാജാധിപത്യം الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും ُ َّ اللها َ و അല്ലാഹുവാകട്ടെ എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു വേദഗ്രന്ഥത്തിന്റെ ഉള്ളടക്കങ്ങളൊന്നും മൂടിവെക്കാതെ യഥാരൂപത്തിൽ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുവാൻ വേദക്കാർ പൊതുവിലും, അവരി ലെ പണ്ഡിതൻമാർ പ്രത്യേകിച്ചും ബാധ്യസ്ഥരാണ്. അവരുടെ പ്രവാചകൻമാർ മുഖേന അതവ രെ ചുമതലപ്പെടുത്തുകയും, അവരത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതാണ് അവരുടെ മേടിച്ചു എന്ന് പറഞ്ഞത്. ഈ കരാർ അവർ പാലിച്ചില്ല. വേ ദഗ്രന്ഥം തന്നെ പുറം തള്ളിക്കളയുകയാണവർ ചെയ്തത്. അതിന്റെ പല ഭാ ഗങ്ങളുംവിശേഷിച്ച് നബി -യുടെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുന്നതും, തങ്ങളുടെ മാമൂലാചാരങ്ങൾക്ക് ക്രി. മു. 639- 608ൽ ഭരിച്ച യോശിയാവ് എന്ന യഹൂദ രാജാ -വിന്റെ വാഴ്ച കാലത്ത് യരൂശലേമി (ബൈത്തുൽ മുക്വദ്ദസി)ലെ മഹാ പുരോഹി -തനായ തിൽകിയാവ് അവിടെ തൗറാത്തിന്റെ പ്രതി കണ്ടെത്തിയെന്നും, നമുക്ക് വേണ്ടി എഴുതപ്പെട്ട ഈ ഗ്രന്ഥത്തിലെ വാക്യങ്ങൾ നമ്മുടെ പിതാക്കൻമാർ കേൾക്കായ്ക കൊ ണ്ട് നമ്മുടെ മേൽ യഹോവയുടെ കോപം ഇറങ്ങിയെന്ന് രാജാവ് പറഞ്ഞു -വെന്നും, അവസാനം അന്യ ദേവൻമാർക്കുള്ള പൂജാഗിരികളിൽ ആരാധന നടത്തുന്ന പതിവ് രാജാവ് നിർത്തലാക്കിയെന്നും, യെരുശലേമിൽ മാത്രം ആരാധ ന നടത്തുവാനുള്ള വിട്ടുകളഞ്ഞു. അഥവാ തയും, അന്യഥാ വ്യാഖ്യാനിച്ചും, മാറ്റി മറിച്ചും യഥാർത്ഥം മൂടിവെച്ച് കളഞ്ഞു. ഐഹികമായ കാര്യലാഭങ്ങളും സ്വാർത്ഥമോഹങ്ങളും മാത്രമാണ് ഇതിന് അവരെ പ്രേരിപ്പിച്ചതും . അങ്ങനെ, തങ്ങളുടെ ശാശ്വതമായ രക്ഷക്കും മോക്ഷത്തിനുമുള്ള മാർഗങ്ങൾ അവർ കൊട്ടി-അട -ക്കുകയും, പകരം താത്കാലികവും നശ്വരവുമായ തുച്ഛം നേട്ടങ്ങൾ കൊണ്ട് തൃപ്തി അടയുകയും ചെയ്തു. ഈ കച്ചവടവും, അതിൽ നിന്നുള്ള ലാഭവും അങ്ങേ-അറ്റം മോശ -പ്പെട്ടത് തന്നെ! എന്നിങ്ങനെയാണ് ആദ്യത്തെ വചനത്തിന്റെ സാരം. വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങൾ യഥാരൂപത്തിൽ ജനങ്ങൾക്ക് വിവരി -ച്ചുകൊടുക്കുവാൻ വേദക്കാർ കൽപിക്കപ്പെട്ടിരുന്നതിനുള്ള തെളിവുകൾെ ബെബ്ളിന്റെ വാക്യങ്ങളിൽ തന്നെ കാണാം. മൂസാ (അ) എല്ലാ ഇസ്റാ-ഈല്യരോടും വിളിച്ചു പറഞ്ഞ ഉപദേശങ്ങളും നിയമങ്ങളും വിവരിക്കുന്ന മദ്ധ്യേ ആവർത്തന പുസ്തകത്തിൽ പറയുന്നു: കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകൻ തന്നെ. നിന്റെ (യിസ്രായേലിന്റെ) ദൈവമായ യഹോവയെ നീ പൂർണ ഹൃ ദയത്തോടും, പൂർണ മനസ്സോടും, പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഇന്ന് ഞാൻ നിന്നോട് കൽപിക്കുന്ന വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ച് കൊടുക്കുകയും, നീ വീട്ടിൽ ഇരിക്കുമ്പോഴും, വഴി നടക്കുമ്പോഴും, കിടക്കുമ്പോഴും, എഴുനേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും (ആവ; 6ൽ 4- 7) നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതൻമാരെയും ഇസ്രായീൽ മൂപ്പൻമാരെയും തൗറാത്തിന്റെ പകർപ്പ് ഏൽപിച്ചുകൊണ്ട് മൂസാ (അ) ചെയ്ത വസ്വിയ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ ചുരുക്കം ഇതാണ്: "ഏഴേഴ് ദിവസം കൂടുമ്പോൾ കൂടാരപ്പെരുന്നാളിൽ എല്ലാ ഇസ്രാ-ഈല്യരും വരുമ്പോൾ ഈ ന്യായപ്രമാണം (തൗറാത്ത്) എല്ലാവരും കേൾക്കെ വായിക്കണം. പുരുഷൻമാരും, സ്ത്രീകളും, കുട്ടികളും, പരദേശിയും കേട്ട് പഠിച്ച് യഹോവയെ ഭയപ്പെട്ട് ഇതിലെ വചനങ്ങൾ്ര പമാണിച്ച് നടക്കേണ്ടതിനും, നിങ്ങൾ യോർഡാൻ കടന്ന് ചെല്ലുന്ന ദേശത്ത് (ഫലസ്തീനി ൽ) യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനങ്ങളെ വിളിച്ച് കൂട്ടണം.' (ആവ: 31ൽ 9- 13) വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കാ തെ മൂടിവെക്കുന്ന യഹൂദികളെക്കുറിച്ച് വന്ന ഈ താക്കീതും ആക്ഷേപവും അതുപോ ലെ അദ്ധ്യാപനങ്ങളെ മൂടിവെക്കുന്ന മുസ്ലിം പണ്ഡിതൻമാർക്കും ബാധകമാണെന്നുള്ളതിൽ സംശയമില്ല. അതുപോലെത്തന്നെ, സന്ദർഭം നോക്കുമ്പോൾ രണ്ടാമത്തെ വചനത്തിൽ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വേദക്കാരായ ആളുകളാണെന്ന് തോന്നാമെങ്കിലും, അതിലെ വാക്കുകൾ നോക്കുമ്പോൾ സത്യവിശ്വാസികളെന്നോ, അവിശ്വാസികളെന്നോ, കപടവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളെയും ഉൾപ്പെടുത്തുന്നതാണ് ആ വചനമെന്നും കാണാവുന്നതാണ്. പ്രവ ർത്തിച്ചതിനെപ്പറ്റി സന്തോഷം കൊള്ളുകയും, പ്രവർത്തിക്കാത്തതിനെപ്പറ്റി സ്തുതിക്കപ്പെടേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെന്ന് അല്ലാഹു വിശേഷിപ്പിച്ച കൂട്ടർ ആരാ -ണെന്നുള്ളത് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിച്ചശേഷം ഇമാം റാസീ (റ) പ റയുകയാണ്: ചെയ്തുവെന്നും (രാജാക്കൾ, 2-ാം പുസ്തകം 22ഉം 23ഉം അദ്ധ്യായങ്ങളിൽ) ബൈബ്ൾ വിവരിച്ചിട്ടുണ്ട്. തൗറാത്താകുന്ന വേദഗ്രന്ഥം പോലും കുറേ കാലമെങ്കിലും ഇസ്റാ-ഈല്യരിൽ വിസ്മരിക്കപ്പെട്ടുപോയിരു -ന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. മുസ്ലിം സമുദായത്തിൽ എന്തുതന്നെ മാറ്റങ്ങൾ ക ഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരനുഭവം ഉണ്ടായിട്ടില്ലെന്നത് തീർ ച്ചയാണ്. യുക, എല്ലാവരും തന്നെയാണ് ഉദ്ദേശ്യമെന്ന് വെക്കുന്നതാണ് കൂടുതൽ ന്യായമായത്. കാരണം, മേൽപറഞ്ഞ അഭിപ്രായങ്ങളെല്ലാം ഒരേ കാര്യത്തിലാണ്േ കന്ദ്രീകൃതമാകുന്നത്. മനുഷ്യർ വേണ്ടാത്ത കാര്യങ്ങൾ ചെയ്ത് അതിൽ സന്തോഷം കൊള്ളു -ക -യും, പിന്നീട് താൻ നേരായ വഴിയിലും അല്ലാഹുവിന്റെ വഴിപാടിലും നിലകൊള്ളുന്നവനാണെന്ന് മറ്റുള്ളവർ തന്നെ വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുക യും ചെയ്യുന്നു." റാസീ (റ) ഉദ്ധരിച്ച അഭിപ്രായങ്ങൾക്ക് ആസ്പദമായ ഏതാനും രിവായത്തുകൾ ഉദ്ധരിച്ചശേഷം, ഇമാം ഇബ്നു കഥീർ (റ) പറയുന്നു: "ഇതൊന്നും തമ്മിൽ വൈരുദ്ധ്യമില്ല. കാരണം, ഈ വചനം ഇതിലെല്ലാം പൊതുവായിട്ടുള്ളതാകുന്നു. ചുരുക്കിപറഞ്ഞാൽ, കൊള്ളരുതാത്ത കാര്യങ്ങൾ പ്രവർത്തിക്കുകയും അതിൽ സന്തോഷം കൊള്ളുകയും ചെയ്യുക, അല്ലെങ്കിൽ വേണ്ടപ്പെട്ട കാര്യം ചെയ്തശേഷം അതിൽ ദുരഭിമാനം കൊള്ളുക, പ്രവർത്തനത്തിൽ കൊണ്ടുവന്നിട്ടില്ലാത്ത കാര്യത്തിന്റെ പേരിൽ സൽപേർ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും, അതിന് ശ്രമം നടത്തുകയും ചെയ്യുക. ഈ സ്വഭാവം ആരിലെല്ലാം ഉേണ്ടാ അവർക്കെല്ലാം ബാധകമാണ് 188--ാം വചനം. അല്ലാഹു നമ്മെ കാത്ത് വിഭാഗം - 20
3:190إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٖ لِّأُوْلِي ٱلۡأَلۡبَٰبِ
(190) നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും (സൽ) ബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (190) നിശ്ചയമായും സൃഷ്ടിപ്പിലുണ്ട് الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും و َ اخ ْ ت ِ لاف ِ വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും الل ّ َ ي ْ ل ِ രാത്രിയുടെ, രാത്രി َّ َ ار ِ ഞلا َ و പകലിന്റെയും, പകലും لآي َ ات ٍ പല ദൃഷ്ടാന്തങ്ങൾ ِ ക്ലالأل ْ ب َ اب ِ لأو ബുദ്ധിമാൻമാർക്ക്, സൽബുദ്ധിയുള്ളവർക്ക് الأل ْ ب َ اب ِ أولوا (ഉലുൽ അൽബാബ്) എന്നാൽ "ബുദ്ധിമാൻമാർ, സൽബുദ്ധിയുള്ളവർ' എന്നൊക്കെ വാക്കർത്ഥം പറയപ്പെടാമെങ്കിലും, ഒരു പ്രത്യേക -തരം ബുദ്ധിമാൻമാരെയാണ് ക്വുർ-ആൻ അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന വസ്തുത അൽ ബക്വറഃ : 269- -ാം വചനത്തിന്റെയും, ഈ സൂറത്തിലെ 7-9 വചനങ്ങളുടെയും വ്യഖ്യാനത്തിൽ മുമ്പ് വിവരിക്കുകയുണ്ടായല്ലോ. വേണ്ടാ, അടുത്ത വചനത്തിൽ നിന്ന് ത ന്നെ അവർ എങ്ങനെയുള്ളവരാണെന്ന് മനസ്സിലാക്കാം:--
3:191–194ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
رَبَّنَآ إِنَّكَ مَن تُدۡخِلِ ٱلنَّارَ فَقَدۡ أَخۡزَيۡتَهُۥۖ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٖ
رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيٗا يُنَادِي لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَـَٔامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ
Passage continues through verse 3:194.
(191) അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാർശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓർമിക്കുന്നവർ. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവർ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. "ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരർത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധൻ! ധ നിനക്ക് സ്ത്രോത്രം പ . അതിനാൽ, നീ ഞങ്ങളെ നരകശിക്ഷയിൽ നിന്ന് കാ(-ത്തുരക്ഷി)-ക്കണേ! (192) "ഞങ്ങളുടെ റബ്ബേ, യാതൊരുവനെ നീ നരകത്തിൽ പ്രവേശിപ്പിച്ചുവോ അവനെ തീർച്ചയായും നീ അപമാനത്തിലാക്കി. അക്രമികൾക്ക് സഹായികളായി (ആരും) ഇല്ലതാനും. (193) "ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചുകൊണ്ട്) ഒരാൾ വിളിച്ചുപറയുന്നതായി ഞങ്ങൾ കേട്ടു: "നിങ്ങൾ, നിങ്ങളുടെ റബ്ബിൽ വിശ്വസിക്കുവിൻ' എന്ന്: അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാൽ, ഞങ്ങളുടെ പാപങ്ങളെ ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളിൽ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാൻമാരുടെ കൂടെ ധ അവരുടെ കൂട്ടത്തിലായി പ ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ! (194) "ഞങ്ങളുടെ റബ്ബേ, നിന്റെ റസൂലുകളിലൂടെ നീ ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് നീ ഞങ്ങൾക്ക് നൽകുകയും ചെയ്യേണമേ! ക്വിയാമത്തുനാളിൽ, ഞങ്ങളെ നീ അപമാനപ്പെടുത്തുകയും ചെയ്യരുതേ! നിശ്ചയമായും നീ, വാഗ്ദത്തം ലംഘിക്കുകയില്ല.' (191) اللها അല്ലാഹുവിനെ ഓർക്കുന്നവർ നിൽക്കുന്നവരായിട്ട്, നിന്നുകൊണ്ട് ഇരുന്നവരായും, ഇരുന്നുകൊണ്ടും അവരുടെ പാർശ്വങ്ങളിലായും (കിടന്നുകൊണ്ടും) അവർ ചിന്തിക്കുകയും ചെയ്യും സൃഷ്ടിപ്പിൽ الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും ഞങ്ങളുടെ റബ്ബേ സൃഷ്ടിച്ചില്ല, സൃഷ്ടിച്ചതല്ല ه َ ذ َ ا ഇത്, ഇതിനെ ب َ اط ِ لا നിരർത്ഥമായി മഹാപരിശുദ്ധൻ, നിന്നെ പരിശുദ്ധപ്പെടുത്തുന്നു (കീർത്തനം ചെയ്യുന്നു) അതിനാൽ ഞങ്ങളെ കാത്തുതരണേ الن നരക ശിക്ഷ(യിൽ നിന്ന്) (192) ഞങ്ങളുടെ റബ്ബേ إ ِ ن َّ ك َ നിശ്ചയമായും ആരെ നീ പ്രവേശിപ്പിക്കുന്നുവോ الن ّ َ ار َ നരകത്തിൽ അവരെ അപമാനത്തിലാക്കി ّظل ِ ل അക്രമികൾക്കില്ല സഹായികളായി (ആരും) (193) ഞങ്ങളുടെ റബ്ബേ ഞങ്ങൾ ഞങ്ങൾ കേട്ടു ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ) വിളിക്കുന്നതായി, വിളിച്ചുപറയുന്ന ل ِ لإيم َ ان ِ സത്യവിശ്വാസത്തിലേക്ക് നിങ്ങൾ വിശ്വസിക്കുവിൻ എന്ന് നിങ്ങളുടെ റബ്ബിൽ എന്നിട്ട് ഞങ്ങൾ വിശ്വസിച്ചു ഞങ്ങളുടെ റബ്ബേ അതിനാൽ നീ ഞങ്ങൾക്ക് പൊറുത്ത് തരണേ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളിൽ നിന്ന് മൂടിവെച്ച് (മാപ്പാക്കി) തരുകയും വേണമേ ഞങ്ങളുടെ തിന്മകളെ ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ الأب പുണ്യവാൻമാരോടുകൂടി, സജ്ജനങ്ങളോടൊപ്പം (194) ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് നീ നൽകുകയും വേണമേ ഞങ്ങളോട് വാഗ്ദാനം ചെയ്തത് നിന്റെ റസൂലുകളിലൂടെ ഞങ്ങളെ അപമാനത്തിലാക്കുക (നിന്ദ്യമാക്കുകവഷളാക്കുക)യും ചെയ്യരുതേ ക്വിയാമത്തുനാളിൽ إ ِ ن َّ ك َ നിശ്ചയമായും എതിര് (വ്യത്യാസം) പ്രവർത്തിക്കുകയില്ല, ലംഘിക്കുകയില്ല കരാർ വാഗ്ദത്തം ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്ന അനന്തവിശാലമായ ആകാശം, ണ്ണമറ്റ നക്ഷത്ര മഹാഗോളങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, അവയുടെ വ്യവസ്ഥാപിതവും വ്യത്യസ്തവുമായ ഗതിവിഗതികൾ, അതി വിദൂരമായ സഞ്ചാരമാർഗങ്ങൾ, അങ്ങനെ പലതും. പലതും; ഈ ഭൂമി, അതിലെ സമുദ്രങ്ങൾ, വൻകരകൾ ദ്വീപുകൾ, പർവ്വതങ്ങൾ, മരുഭൂമികൾ, കാടുകൾ, നാടുകൾ പക്ഷി മൃഗാദി ജീവജാലങ്ങൾ, ഉൽപ -ന്നങ്ങൾ ഘനനങ്ങൾ, ആദിയായി പലതും പലതും രാവും പകലും ഒന്നിനൊന്ന് പിന്നാലെ -യായി മാറിക്കൊണ്ടും, ഒന്ന് കുറയുമ്പോൾ മറ്റേത് വർദ്ധിച്ചുകൊണ്ടുമിരിക്കുന്നത്. സൂര്യന്റെ ചലന -ഗതിയും അതും തമ്മിലുള്ള ബന്ധം മുതലായവയെപ്പറ്റി ചിന്തിക്കുന്നവർക്ക് സൃഷ്ടികർത്താവും സർവ്വ നിയന്താവുമായ അല്ലാഹുവിന്റെ ഏകത്വം, സർവ്വജ് ഞത, സർവ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുൽകൃഷ്ടങ്ങളായ മഹൽ ഗുണ -ങ്ങളെക്കുറിച്ച് ഇതിനെപ്പറ്റി സൂ: 33-ന്റെ വ്യാഖ്യാനത്തിൽ വിവ -രിക്കുന്നുണ്ട്. കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നു. മനുഷ്യനടക്കമുള്ള ഈ സൃഷ്ടികൾ എങ്ങനെയുണ്ടായി, എവിടെനിന്ന് വന്നു, എങ്ങോട്ട് പോകുന്നു, മനുഷ്യന്റെ ജീവിതലക്ഷ്യമെന്തായിരിക്കണം, തനിക്കിവിടെയുള്ള സ്ഥാനമെന്ത്, തന്റെ ഭാ വി എന്തായിരിക്കും എന്നിത്യാദി വിഷയങ്ങളിലേക്ക് അതവന് ശരിക്കും വെളിച്ചം നൽകുകയും ചെയ്യും. പക്ഷേ, നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും, മന്ന വ്യത്യാസം കൂടാതെ എല്ലാ അവസരങ്ങളിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയും, ബോധവും ഉള്ളവർക്കേ അവ യഥാർത്ഥ ദൃഷ്ടാന്തങ്ങളായിത്തീരുന്നുള്ളൂ. അല്ലാഹുവിന്റെ സ്മരണയും അവനെക്കുറിച്ചുള്ള ബോധവും ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവ -യെല്ലാം കേവലം പ്രകൃതിയുടെ വികൃതികളായേ കാണുവാൻ സാധി--ക്കൂ. അവരുടെ ചിന്താഫലമായി ലോകത്തെ ഞെട്ടിപ്പിക്കുന്ന ചില അത്ഭുത വാർത്തകൾ പുറത്തുകൊണ്ടുവ -രാനോ, ഗോളാന്തര യാത്രകൾ നടത്തി ഉപരിഗോളങ്ങളിൽ വല്ല കൈകാര്യ വും നടത്തുവാനോ അവർക്ക് സാധിച്ചേക്കാം. പക്ഷേ, മേൽ ചൂണ്ടിക്കാട്ടിയ യാഥാർത്ഥ്യങ്ങെ ളപ്പറ്റി അവർക്ക് ഒരു എത്തും പിടിയും കിട്ടുവാനില്ല. അല്ലാഹുവിന്റെ സ്മരണയിൽ അധിഷ്ഠിതമായ ചിന്താമണ്ഡലങ്ങളിലൂടെ ഉറ്റാലോചിക്കുന്ന ട മനസ്സിലും, നാവിലും ആ ദൃഷ്ടാന്തങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന പ്രതികരണമാണ് "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ റബ്ബേ എന്ന് വിളിച്ചുകൊണ്ടുള്ള ആ പ്രാർത്ഥനാ കീർത്തനങ്ങൾ. അതെ അല്ലാഹുവിലും, പ്രവാചകൻമാരിലും, അവരുടെ പ്രബോധനങ്ങളിലുമുള്ള അവരുടെ വിശ്വാസം അവരുടെ ചിന്ത നിമിത്തം കൂടുതൽ ശക്തിപ്പെട്ട് വർദ്ധിക്കുന്നു. അല്ലാ -ഹുവിന്റെ പക്കൽ നിന്നുള്ള കാരുണ്യത്തിലും അനുഗ്രഹത്തിലും അതവർക്ക് ആവേശം വർദ്ധിപ്പിക്കയും ചെയ്യുന്നു. അവന്റെ കോപത്തെയും ശിക്ഷയെയും കുറിച്ച് കൂടുതൽ ഭ യപ്പാടും ഉണ്ടാക്കിത്തീർക്കുന്നു. തങ്ങൾ നല്ല മനുഷ്യരായി ജീവിച്ച് നല്ല മനുഷ്യരായി മരണപ്പെട്ട് പരലോക ജീവിതം സുഖകരമാക്കി കലാശിപ്പിക്കുവാൻ അല്ലാഹുവി -നോട് അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ആൾ എന്ന് പറഞ്ഞത് റസൂലിനെ ഉദ്ദേശിച്ചാകുന്നു. റസൂലുകളിലൂടെ വാഗ്ദാനം ചെയ്തകാര്യം കൊണ്ടുദ്ദേശ്യം. സജ്ജനങ്ങൾക്ക് പരലോകത്ത് ലഭിക്കുമെന്ന് വേദഗ്രന്ഥങ്ങൾ വഴിയോ ഉപദേശങ്ങൾ വഴിയോ അവർ അറിയിച്ച പ്രതിഫലങ്ങളും അനുഗ്രഹങ്ങളുമാകുന്നു. ബുഖാരീ, മുസ്ലിം (റ) തുടങ്ങിയ പലരും ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: "എന്റെ മാതൃസഹോദരിയും, നബി -യുടെ പത്നിയുമായ മൈമൂന (റ)- യുടെ വീട്ടിൽ ഒരു രാത്രി ഞാൻ താമസിച്ചു. തിരുമേനിയും വീട്ടുകാരും തലയിണയുടെ നീളത്തിലും, ഞാൻ അതിന്റെ വിലങ്ങിലും കിടന്നു. പാതിരാവായ -പ്പോൾ തിരുമേനി എഴുന്നേറ്റു. ഉറക്കിന്റെ മയക്കം നീക്കുവാൻ അവിടുന്ന് കൈകൊണ്ട് മുഖം തടവുകയായി. എന്നിട്ട് തിരുമേനി الس മുതൽക്കുള്ള ഈ വചനങ്ങൾ അവസാനംവരെ ( 190- 194) ഓതി. പിന്നീട് തിരുമേനി വുദ്വൂ എടുത്ത് നമസ്കരിക്കുവാൻ നിന്നു. ഞാനും അങ്ങനെ ചെയ്തുകൊണ്ട് അടുത്ത് ചെന്നുനിന്നു. അവി -ടുന്ന് എന്റെ വലത്തെ ചെവിപിടിച്ച് അവിടുത്തെ വലഭാഗത്തേക്ക് നിറുത്തി. പി ന്നീട് ഈരണ്ടുവീതമായി പത്തുറക്-അത്തും, പിന്നീട് ഒരൊറ്റ റക്-അത്തും (വിത്റും) നമസ്കരിച്ചു. അപ്പോഴേക്കും സുബ്ഹ് ബാങ്ക് വിളിച്ചു. അതോടെ , ലഘുവായ രണ്ട് റക് -അത്തും (സുബ്ഹിയുടെ സുന്നത്തും) നമസ്കരിച്ച് പള്ളിയിൽ പോയി സുബ്ഹ് നമസ്കാരം നിർവ്വഹിച്ചു; ഇബ്നു അബ്ബാസ് (റ) അന്ന് കുട്ടിയായിരുന്നു. തിരുമേനിയു ടെ രാത്രി നമസ്കാരം മുതലായവ പഠിച്ചറിയാൻ വേണ്ടി അദ്ദേഹത്തിന്റെ പിതാവ് അബ്ബാസ് (റ) അദ്ദേഹത്തെ പറഞ്ഞയച്ചതായിരുന്നുവെന്നും ചില രിവായത്തുകളിൽ വന്നിട്ടുണ്ട്. സൽബുദ്ധികളും, സത്യവിശ്വാസികളുമായ ചിന്തകൻമാർക്ക് ആ കാശ ഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുമ്പോൾ അവർക്ക് കെണ്ടത്തുവാൻ കഴിയുന്ന ദൃഷ്ടാന്തങ്ങൾ നിമിത്തം അവരിൽ പ്രകടമാകുന്ന ഫലമാണല്ലോ പ്രാർത്ഥനകൾ. ആ പ്രാർത്ഥനകളെ അല്ലാഹു വിലയിരുത്തുന്നത് എങ്ങനെയാണെന്ന് അടുത്ത വചനത്തിൽ കാണുക. അല്ലാഹു പറയുന്നു:-
3:195فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّي لَآ أُضِيعُ عَمَلَ عَٰمِلٖ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضٖۖ فَٱلَّذِينَ هَاجَرُواْ وَأُخۡرِجُواْ مِن دِيَٰرِهِمۡ وَأُوذُواْ فِي سَبِيلِي وَقَٰتَلُواْ وَقُتِلُواْ لَأُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَأُدۡخِلَنَّهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ ثَوَابٗا مِّنۡ عِندِ ٱللَّهِۚ وَٱللَّهُ عِندَهُۥ حُسۡنُ ٱلثَّوَابِ
(195) അപ്പോൾ, അവരുടെ റബ്ബ് അവർക്ക് ഉത്തരം നൽകുകയായി: "ആണോ, പെണ്ണോ ആകട്ടെ, നിങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാൻ പാഴാക്കിക്കളയുകയില്ല:- നിങ്ങളിൽ ചിലർ ചിലരിൽ നിന്നുള്ളവരാകുന്നു ധ എല്ലാവരും ഒരുപോലെത്തന്നെയാണ് പ എന്നാൽ, (സ്വരാജ്യം വിട്ട്) ഹിജ്റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാർഗത്തിൽ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവർ. തീർച്ചയായും അവർക്ക് അവരുടെ തിന്മകളെ ഞാൻ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ അവരെ ഞാൻ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്റെ പക്കൽ നല്ല പ്രതിഫലം ഉണ്ടുതാനും. (195) അപ്പോൾ (ഉടനെ) ഉത്തരം നൽകി (നൽകുകയായി), നൽകും ْ ُ ഫ ل َ അവർക്ക് അവരുടെ റബ്ബ് ّ ِ ക്ഷ ഞാൻ പാഴാക്കുകയില്ലെന്ന് ഒരു പ്രവർത്തിക്കുന്നവന്റെയും പ്രവൃത്തി (കർമം) നിങ്ങളിൽ നിന്ന് ആണായിട്ടുള്ള അല്ലെങ്കിൽ പെണ്ണായിട്ടുള്ള നിങ്ങളിൽ ചിലർ ചിലരിൽ നിന്നാകുന്നു എന്നാൽ യാതൊരു കൂട്ടർ അവർ ഹിജ്റഃപോയി അവർ പുറത്താക്ക (ബഹിഷ്കരിക്ക)പ്പെടുകയും ചെയ്തു തങ്ങളുടെ ഭവനങ്ങളിൽ നിന്ന് അവർ ഉപദ്രവിക്ക (ദ്രോഹിക്ക)-പ്പെടുകയും ചെയ്തു എന്റെ മാർഗത്തിൽ അവർ യുദ്ധം ചെയ്കയും അവർ കൊല്ലപ്പെടുകയും ചെയ്തു لأك തീർച്ചയായും ഞാൻ മൂടിവെക്കും (മാപ്പാക്കും) അവർക്ക് م ْ ഗ്ഗس അവരുടെ തിന്മകളെ لأد ْ خ ِ ل َ അവരെ ഞാൻ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും ചില സ്വർഗങ്ങളിൽ നടക്കും, ഒഴുകും അതിന്റെ അടിഭാഗത്തിലൂടെ ْ َ ار ُ വالأ അരുവികൾ പ്രതിഫലം, കൂലിയായിട്ട് اللها അല്ലാഹുവിന്റെ പക്കൽനിന്ന് ُ َّ اللها َ و അല്ലാഹുവാകട്ടെ അവന്റെ അടുക്കലുണ്ട് الث നല്ല കൂലി (പ്രതിഫലം) അതെ, താമസമന്യെ അല്ലാഹു അവരുടെ പ്രാർത്ഥന സ്വീകരിക്കും. " എന്റെ അടിയാൻമാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ (പറഞ്ഞേക്കുക): ഞാൻ സമീപത്തുള്ളവനാണ്. പ്രാർത്ഥിച്ചവന്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകും.' (2: 186) എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഓരോ ആളും ചെയ്ത നല്ല കർമങ്ങ ൾക്ക് ഏറ്റവും നല്ല പ്രതിഫലം ഞാൻ നൽകും. ഒന്നും വൃഥാ പാഴാക്കിക്കളയുകയില്ല. ആണും പെണ്ണുമെന്ന വ്യത്യാസം അതിലില്ല. ആണും പെണ്ണും ചേർന്നതാണല്ലോ മനുഷ്യവർഗം കർമങ്ങൾക്ക് ഫലം ലഭിക്കുന്നതിൽ സ്ത്രീപുരുഷ വ്യത്യാസത്തിന് സ്ഥാനമി -ല്ല. എന്നാൽ, അല്ലാഹുവിന്റെ അവന്റെ ദീനിന്റെ വിഷയത്തിൽസ്വരാജ്യവും മറ്റും ത്യജിച്ച് പോകേണ്ടി വരുക, സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ബഹിഷ്കരിക്കപ്പെടുക, അക്രമ മർദ്ദനങ്ങൾ അനുഭവിക്കേണ്ടി വരുക, യുദ്ധം നടത്തുക, കൊല്ലപ്പെടുക മുതലായ ത്യാഗങ്ങൾ സഹിക്കേണ്ടി വരുന്നവർക്ക് പ്രത്യേക പദവി -കൾ ലഭിക്കുക തന്നെ ചെയ്യും. അവരുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും ഞാൻ വിട്ട്െ പാറുത്തുകൊടുക്കും. അത്യാനന്ദകരമായ സ്വർഗീയജീവിതം നൽകി അവരെ ഞാൻ ആ ദരിക്കുകയും ചെയ്യും. എന്നൊക്കെയാണ് അവർക്ക് നൽകുന്ന ഉത്തരത്തിന്റെ താൽപര്യം. ഏറ്റവും നല്ലതും ഉന്നതവുമായ പ്രതിഫലങ്ങൾ തയ്യാറുള്ളത് അല്ലാഹുവിന്റെ പ ക്കൽ മാത്രമാണല്ലോ. ( الث االله َّ ُ )
3:196–197لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِي ٱلۡبِلَٰدِ
مَتَٰعٞ قَلِيلٞ ثُمَّ مَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ
(196) (നബിയേ) അവിശ്വസിച്ചവർ രാജ്യങ്ങളിൽ സ്വൈര വിഹാരം കൊള്ളുന്നത് നിന്നെ വഞ്ചിച്ചു കളയരുത്. (197) തുച്ഛമായ ഒരു സുഖാനുഭവമത്രെ (അത്). പിന്നെ, അവരുടെ സങ്കേതം "ജഹന്നം' (നരകം) ആകുന്നു. അതെത്രയോ ചീത്ത വിരിപ്പ്! (196) തീർച്ചയായും നിന്നെ വഞ്ചിക്കരുത്, ചതിപ്പെടുത്താതിരിക്കെ ട്ട തിരിഞ്ഞുമറിഞ്ഞ് കൊണ്ടിരിക്കൽ (സ്വൈര്യവിഹാരം കൊള്ളൽ) അവിശ്വസിച്ചവരുടെ ِ في ِ دلا ِ ب ْ لا രാജ്യങ്ങളിൽ (നാട്ടിലൂടെ) (197) م َ ت َ اع ٌ അനുഭവ (സാധന) മാണ് ق َ ل ِ يل ٌ തുച്ഛമായ َ ّ ُ ഹ പിന്നീട് അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം ജഹന്നമാകുന്നു എത്രയോ ചീത്ത (ആ) വിരിപ്പ്, വിതാനം
3:198لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا نُزُلٗا مِّنۡ عِندِ ٱللَّهِۗ وَمَا عِندَ ٱللَّهِ خَيۡرٞ لِّلۡأَبۡرَارِ
(198) എന്നാൽ, തങ്ങളുടെ റബ്ബിനെ സൂക്ഷിച്ചുവന്നവരാകട്ടെ, അവർക്ക് അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളുണ്ട്; അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്. (അതെ) അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കൽ ഉള്ളതാവട്ടെ, പുണ്യവാൻമാർക്ക് ഏറ്റവും ഉത്തമമാകുന്നു. (198) ِ ن ِ ل َ എന്നാൽ, എങ്കിലും സൂക്ഷിച്ചവർ തങ്ങളുടെ റബ്ബിനെ ْ ُ ഫ ل َ അവർക്കുണ്ട് സ്വർഗങ്ങൾ നടക്കും, ഒഴുകും അതിന്റെ അടിഭാഗത്തിലൂടെ ْ َ ار ُ വالأ നദികൾ ِِ ين ا നിത്യവാസികളായിട്ട് َ ا ف ِ അതിൽ ن ُ ز ُ لا (വിരുന്ന്) സൽക്കാരം اللها അല്ലാഹുവിന്റെ പക്കൽ നിന്നുള്ള اللها അല്ലാഹുവിന്റെ പക്കലുള്ളത് خ َ ير ْ ٌ ഉത്തമമാണ് ل ِ لأب ْ ر َ ار ِ പുണ്യവാൻമാർക്ക് സത്യനിഷേധികളായ അവിശ്വാസികൾ അവരുടെ ഇഷ്ടാനുസ -രണം ഈ ലോകത്ത് സ്വൈരവിഹാരം കൊള്ളുന്നതും, സുഖജീവിതം നയിക്കുന്നതും കണ്ട് ആരും വഞ്ചിതരാകേണ്ടതില്ല. ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങളൊന്നും അല്ലാഹുവിന്റെ പ്രീതിയുടെയും സ്നേഹത്തിന്റെയും ലക്ഷണമോ മാനദണ്ഡമോ അല്ല. അതെല്ലാം കേവലം തുച്ഛവും താൽക്കാലികവുമായ ഒരനുഭവം മാത്രമാകു -ന്നു. പിന്നീടവർക്ക് ലഭിക്കുവാനിരിക്കുന്നത് അങ്ങേ-അറ്റം വഷളായ നരക ശിക്ഷയായിരിക്കും. നേരെമറിച്ച് അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് സുക്ഷ്മത പാ ലിക്കുന്ന ജീവിതത്തിൽ അവരുടെ സ്ഥിതി എങ്ങനെയായിരുന്നാലും ശരിസുഖസമ്പൂർണവും അനുഗ്രഹീതവുമായ സ്വർഗമായിരിക്കും. അല്ലാഹുവിന്റെ സന്നിധിയിൽ ചെല്ലുമ്പോൾ അവർക്ക് ലഭിക്കുന്ന സൽക്കാരമത്രെ അത്. അതാകട്ടെ, ശാശ്വതവുമാകുന്നു. പുണ്യവാളൻമാരായ ആളുകൾക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലത്തെക്കാൾ നന്നായ ഒരു പ്രതിഫലം വേറെയില്ല.
3:199وَإِنَّ مِنۡ أَهۡلِ ٱلۡكِتَٰبِ لَمَن يُؤۡمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيۡكُمۡ وَمَآ أُنزِلَ إِلَيۡهِمۡ خَٰشِعِينَ لِلَّهِ لَا يَشۡتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلًاۚ أُوْلَـٰٓئِكَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡۗ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
(199) നിശ്ചയമായും വേദക്കാരിൽ (തന്നെ) ഉണ്ട് ചിലർ; അല്ലാഹുവിന് താഴ്മ ചെയ്തുകൊണ്ട് അല്ലാഹുവിലും, നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് ഇറക്കപ്പെട്ടതിലും അവർ വിശ്വസിക്കുന്നു: അല്ലാഹുവിന്റെ "ആയത്ത്' (വചനം) കൾക്ക് അവർ അൽപമായ വില വാങ്ങുകയില്ല. അക്കൂട്ടർ അവർക്ക് അവരുടെ റബ്ബിന്റെ അടുക്കൽ അവരുടെതായ കൂലിയുണ്ട്. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാകുന്നു. .ക.ക .ക (199) َّ ن ِ إ َ و നിശ്ചയമായും വേദക്കാരിൽ നിന്നുണ്ട് വിശ്വസിക്കുന്ന ചിലർ ِ َّ اللها ِ ب അല്ലാഹുവിൽ ഇറക്കപ്പെട്ടതിലും നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് താഴ്മ (ഭക്തി) കാണിക്കുന്നവരായിക്കൊണ്ട് اللهِ َّ ِ അല്ലാഹുവിന്, അല്ലാഹുവിനോട് അവർ വാങ്ങുകയില്ല اللها അല്ലാഹുവിന്റെ ആയത്തുകൾക്ക് (പകരം) വില ق َ ل ِ يلا തുച്ഛമായ അക്കൂട്ടർ ْ ُ ഫ ل َ അവർക്കുണ്ട് അവരുടെ പ്രതിഫലം അവരുടെ റബ്ബിന്റെ അടുക്കൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു س َ ر ِ يع ُ വേഗമുള്ളവനാണ് വിചാരണ, കണക്ക് നോക്കൽ വേദക്കാരെയും, കപടവിശ്വാസികളെ (മുനാഫിക്വുകളെ) യും സംബന്ധിച്ച് ഈ സൂറത്തിൽ ഇതിനുമുമ്പ് പല പരാമർശങ്ങളും ആക്ഷേപങ്ങളും കഴിഞ്ഞു. ക പടവിശ്വാസികളിൽ പെട്ട ഏതോ ചില വ്യക്തികളെയെങ്കിലും ആ ആക്ഷേപങ്ങളിൽ നി അല്ലാഹു ഒഴിവാക്കി പ്രസ്താവിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടി ല്ല. കാരണം കപടൻമാർ എപ്പോഴും കപടൻമാർ തന്നെ. എന്നാൽ, വേദക്കാരെ അവർ പൊതുവെ അല്ലാഹുവിന്റെ ആക്ഷേപങ്ങൾക്കെല്ലാം സമയത്ത് -ചുരുക്കം ചില നല്ല വ്യക്തികളും യഥാർത്ഥത്തിൽ അവരിൽ അവരെപ്പറ്റിയാണ് ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. അവർ തങ്ങളുടെ വേദ്ര ഗന്ഥത്തിൽ മാത്രമേ വിശ്വസിക്കുകയുള്ളൂവെന്ന ശാഠ്യക്കാരല്ല. അവർ അല്ലാഹുവിലും, ക്വുർ-ആനിലും, നബി യിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനോട് ഭയഭക്തിയുള്ളവരുമാകുന്നു. മറ്റുള്ളവർ ചെയ്യുന്നതുപോലെ, ഐഹികമായ കാര്യലാഭങ്ങൾക്കു -വേണ്ടി സത്യത്തെ മൂടിവെക്കുകയോ, മാറ്റി മറിക്കുകയോ, ദുർവ്യാഖ്യാനം ന ടത്തുകയോ അവർ ചെയ്യാറില്ല. അങ്ങനെയുള്ള വ്യക്തികൾക്ക് അല്ലാഹുവിങ്കൽ പ്രത്യേകമായ പ്രതിഫലം ഉണ്ടായിരിക്കുമെന്നും, അവർ പുണ്യവാൻമാരാണെന്നും. അവരുടെ വിചാ -രണവേഗം തീർത്ത് അവർ അർഹിക്കുന്ന പ്രതിഫലം നൽകുവാൻ അല്ലാഹുവിന് ഒട്ടും പ്രയാ -സമില്ലെന്നും അവർക്ക് സന്തോഷമറിയിക്കുന്നു. നിങ്ങളിലേക്ക് ർ വിശ്വസിക്കുന്നുവെന്ന് പറഞ്ഞിരിക്കകൊണ്ട് വേദക് കാരിൽ നിന്ന് ഇസ്ലാമിനെ അം ഗീകരിക്കുകയും, നബി യിൽ വിശ്വസിക്കുകയും ചെയ്തവ്യക്തികളാണ് ദ്ദശ്യമെന്ന് വ്യക്തമാണ്. ചില ക്രിസ്തീയ പാതിരിമാർ, ഇതുപോലെയുള്ള ചില ക്വുർ-ആൻ വാക്യങ്ങളുടെ മുമ്പും പിമ്പും ഒഴിവാക്കി ഉദ്ധരിച്ചുകൊണ്ട് നബി തിരുമേനി യിൽ വിശ്വസിക്കാത്ത ക്രിസ്ത്യാനികൾക്കും ക്വുർ-ആനിൽ പ്രസ്താവിക്കുന്നതായി തട്ടിമൂളിക്കാറുള്ളതിന്റെ പൊള്ളത്തരം, ഇതിൽ നിന്ന് മനസ്സിലാക്കാം. അബൂമൂസൽ അശ്-അരീ (റ) ഉദ്ധരിച്ച ഒരു നബി വചനത്തിന്റെ സാരം: "മൂന്ന് കൂട്ടർക്ക് അല്ലാ ഹു അവരുടെ കൂലി രണ്ടുമടങ്ങ് നൽകുന്നതാണ്. അതായത്, വേദക്കാരിൽ നിന്ന് ത ന്റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും; അല്ലാഹുവിനോടുള്ള കടമയും തന്റെ യജമാനനോടുള്ള കടമയും നിർവ്വഹിച്ച അടിമയും; സ്വന്തം അടിമസ്ത്രീക്ക് അറിവും മര്യാദയും ശീലിപ്പിച്ചശേഷം അവളെ സ്വതന്ത്രയാക്കി വിടുകയും, പി ന്നീടവളെ വിവാഹം ചെയ്യുകയും ചെയ്തവനും.' (ബു; മു.)
3:200يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ
(200) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ ക്ഷമിക്കുവിൻ, ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുവിൻ, കെട്ടിക്കാത്ത് (തയ്യാറെടുത്ത്) കൊണ്ടിരിക്കുകയും ചെയ്യുവിൻ; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻനിങ്ങൾ വിജയം പ്രാപിച്ചേക്കാം. (200) വിശ്വസിച്ചവരേ اص ْ بر ِ ُ وا നിങ്ങൾ ക്ഷമിക്കുവിൻ, സഹിക്കുവിൻ നിങ്ങൾ ക്ഷമയിൽ മുന്നിടുക (മികവ്മൽസരം കാട്ടുക)യും ചെയ്യുവിൻ നിങ്ങൾ കെട്ടിക്കാക്കുകയും ചെയ്യുവിൻ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ ആയേക്കാം, ആകുവാൻവേണ്ടി വിജയം പ്രാപിക്കുന്നവർ സത്യവിശ്വാസികൾ അറിയുകയും പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടുന്ന അനേകം വിഷയങ്ങൾ വിവരിച്ചശേഷം, അവയുടെ ഒരു രത്നച്ചുരുക്കമെന്നോണം, കേവലം നാല് വാക്കുകൾ മാത്രം ഉൾക്കൊള്ളുന്ന നാല് ഉപദേശങ്ങൾ നൽ കികൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സ്വന്തം ദേഹങ്ങളോട് ബ ന്ധപ്പെട്ടത,് മറ്റുള്ളവരോട് ബന്ധപ്പെട്ടത്, അല്ലാഹുവിനോട് ബന്ധപ്പെട്ടത് എന്നിങ്ങനെ മൂന്നുതരം വിഷയങ്ങളാണ് മനുഷ്യർക്ക് അഭിമുഖീകരിക്കുവാനുള്ളത്. ഈ മൂന്ന് തുറയിലും മനുഷ്യൻ കൈക്കൊള്ളേണ്ടുന്ന നിലപാടിന്റെ ആകെസാരം ഈ ഉപദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. മറ്റൊരു വശത്തിലൂടെ പറഞ്ഞാൽ, ഐഹികവും, പാരത്രികവുമായ വിജയമാർഗങ്ങളുടെ സാരാംശം ഉൾക്കൊള്ളുന്ന ഒരു വചനമാണിത്. (വിശ്വസിച്ചവരേ) എന്ന സംബോധനയോടുകൂടി അല്ലാഹു പറയുന്നു:- (1) اص ْ بر ِ ُ وا (നിങ്ങൾ ക്ഷമിക്കുവിൻ) അല്ലാഹുവിന്റെ നി യമോപദേശങ്ങൾ പാലി -ക്കുന്നതിലും, കടമകൾ നിർവ്വഹിക്കുന്നതിലും, സൽക്കർമങ്ങൾ പ്രവർ ത്തിക്കുന്നതിലും, ആപത്തുകളും കഷ്ടപ്പാടുകളും നേരിടുന്നതിലുമെല്ലാം തന്നെ, ക്ഷമയും സഹനവും കൈക്കൊള്ളണമെന്ന് താൽപര്യം. വ്യക്തിപരമായ എല്ലാ തുറകളെയും ബാധിക്കുന്നതാണ് ഈ ഉപദേശം. (2) (നിങ്ങൾ ക്ഷമയിൽ മികവ് കാണിക്കുവിൻ). കുടുംബങ്ങൾ, അയൽക്കാർ, സ്വജനങ്ങൾ, എതിർ കക്ഷികൾ, സഖ്യകക്ഷികൾ, മനുഷ്യരും പിശാചുക്കളും അടങ്ങുന്ന ശത്രുക്കൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിൽ നിന്നും നേ രിട്ടേക്കാവുന്ന എല്ലാതരം ഉപദ്രവങ്ങളിലും, ബുദ്ധിമുട്ടുകളിലും അവരെക്കാളേറെ ക്ഷമയിൽ മികച്ച് നിൽക്കുവാൻ നിങ്ങൾ ഉൽസാഹം കാണിക്കണം എന്ന് താൽപര്യം. യുദ്ധങ്ങളിലും, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിലും എതിർ കക്ഷിയെ ഭയപ്പെടുത്തുമാറ് സ്ഥിര ചിത്തതയും ധൈര്യവും പ്രകടമാക്കലാണ് ഈ തുറയിൽ ഏറ്റവും്ര പാധാന്യം അർഹിക്കുന്ന വശം. (3) (നിങ്ങൾ കെട്ടിക്കാത്തുകൊണ്ടിരിക്കുകയും ചെയ്യുവിൻ). അതായ -ത്, പുറമെനിന്ന്വിശേഷിച്ചും ശത്രുക്കളുടെ ഭാഗത്ത് ആക്രമണങ്ങളെക്കുറിച്ച് ജാഗരൂകരായിക്കൊണ്ടും, അവയെ നേരിടുവാൻ സദാ തയ്യാറെടുത്തുകൊണ്ടുമിരിക്കണം എന്ന് സാരം. ر َ ب َ اط ُ (റബാത്വ്) എന്ന മൂലത്തിൽ നിന്നുള്ളതാണ് ഈ ക്രിയാരൂപം. അതിർത്തി സംരക്ഷണത്തിനും, ശത്രുക്കളുടെ ആക്രമണങ്ങളെ നിരീക്ഷിച്ചറിയുന്നതിനും വേണ്ടി കുതിരപ്പടയുമായി അതിർത്തി്ര പദേശങ്ങളിൽ കെട്ടിക്കാത്ത് കൊണ്ടിരിക്കുകയെന്ന ഒരു സാങ്കേതികാർത്ഥത്തിലാണ് ഈ വാക്ക് അധികവും ഉപയോഗിക്കപ്പെടാറുള്ളത്. ഒരു പ്രധാന വിഷയത്തിൽ ശ്രദ്ധ കേ്ര ന്ദീകരിച്ചുകൊണ്ട് പുറം കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്ന ഉദ്ദേശ്യത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുമെന്ന് താഴെ കാണുന്ന ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാ -വുന്നതാണ്. ഈ ഉപദേശം ഒരു കണക്കിന് രണ്ടാമത്തെ ഉപദേശത്തിൽ ഉൾപെടുത്താവുന്നതാണെങ്കിലും ഇതിന്റെ പ്രാധാന്യത്തെ മുൻനിറുത്തി പ്രത്യേകം എടുത്ത് പറഞ്ഞിരിക്കയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ഉപദേശങ്ങൾ പുറമെനിന്നുണ്ടാകുന്ന എല്ലാ പദ്രവങ്ങളിലും കരണീയം തന്നെ. നബി തിരുമേനി പറയുന്നു: 1. അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസത്തെ "രിബാത്വ്' (കെട്ടിക്കാത്തിരിപ്പ്) ഇഹലോകത്തെയും, അതിൽ സ്ഥിതിചെയ്യുന്നവയെയുംകാൾ ഉത്തമമായതാകുന്നു.' (ബു) 2. ഒരു രാവും പകലും "രിബാത്വ്' നടത്തുന്നത് ഒരു മാസത്തെ (രാത്രി) നമസ്കാരത്തെയുംകാൾ ഉത്തമമായതാകുന്നു. അവൻ അതിൽ മ രണപ്പെട്ടാൽ, അവൻ ചെയ്തിരുന്ന പ്രവൃത്തി (-യുടെ ഫലം) അവന് (മു) മേൽ വിവരിച്ച സങ്കേതികാർത്ഥത്തിലുള്ള "രിബാത്വാ'ണ് ഈ ന ബി വചനങ്ങളിൽ ഉദ്ദേശിക്കപ്പെടുന്നത്. പാപങ്ങൾ പൊറുക്കപ്പെടുകയും, പദവികൾ ഉയർത്തപ്പെടുക യും ചെയ്യുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? അസുഖകരമായ അവസ്ഥകളിലും "വുദ്വൂ' നന്നാക്കി ചെയ്യുക, ലക്ക് കാലടികൾ (പോക്കുവരവ്) വർദ്ധിപ്പിക്കുക. ഒരു നമസ്കാരത്തിനുശേഷം മ റ്റൊരു നമസ്കാരം കാത്തുകൊണ്ടിരിക്കുക, ഇതത്രെ "രിബാത്വ്' (മു; തി) പൊതുവായ അർത്ഥത്തിലുള്ള രിബാത്വാണ് ഈ ഹദീഥിൽ പറഞ്ഞത്. اللها (നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ) അല്ലാഹുവി ന്റെ വിധി വിലക്കുകൾ അനുസരിക്കുക വഴി അവനോട് ഭയഭക്തി ഉണ്ടാ -യിരിക്കുക എന്നാണല്ലോ അല്ലാഹുവിനെ സൂക്ഷിക്കൽ കൊണ്ടു വിവക്ഷ. അപ്പോൾ അല്ലാഹുവിനോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ വാക്കിൽ അടങ്ങിയിരിക്കുന്നു. ഈ നാല് ഉപദേശങ്ങൾ യഥാവിധി സ്വീകരിക്കുന്നവർക്ക് തന്നെ. അതാണ് അവസാനത്തെ വാക്കായി അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. (നിങ്ങൾ വിജയം പ്രാപിച്ചേക്കാം). അതെ, അതിന് വേണ്ടിയാണ് നിങ്ങൾക്ക് ഈ ഉപദേശങ്ങൾ നൽകുന്നതെന്ന് സാരം. ;,3 45