QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Baqarah

ٱلْبَقَرَة

Muhammad Amani Moulavi (d. 1987) · Surah 2 · 286 verses

2:1–5

الٓمٓ

ذَٰلِكَ ٱلۡكِتَٰبُ لَا رَيۡبَۛ فِيهِۛ هُدٗى لِّلۡمُتَّقِينَ

ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

Passage continues through verse 2:5.

ആമുഖം: വി ശുദ്ധ ക്വുർ-ആനിലെ ഏറ്റവുംവലിയ സൂറത്താണിത്. ഇതിന്റെ മിക്കഭാഗവും നബി തിരുമേനി -യുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അവതരിച്ചതാ -കുന്നു. ചുരുക്കം ചില ആയത്തുകൾ അവസാനകാലങ്ങളിൽ അവതരിച്ചവയുമാണ്. അവതരണം ആദ്യംതൊട്ടവസാനംവരെ ക്രമത്തിലോ, രോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദർഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോൾ അവതരിക്കു ന്ന ഭാഗങ്ങൾ ഇന്നിന്ന സൂറത്തുകളിൽ ഇന്നിന്ന ഭാഗത്തു ചേർക്കണമെന്ന് നബി എഴുത്തുകാരോടു കൽപിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയിൽ വിവരിച്ചത് ഓർക്കുമല്ലോ. മൗലികതത്വങ്ങൾ, വിശ്വാസ സിദ്ധാന്തങ്ങൾ, കർമപരമായ വിധിവിലക്കുകൾ, നിയമ നിർദ്ദേശങ്ങൾ, സാരോപദേശങ്ങൾ, ഉപമകൾ, ദൃഷ്ടാന്തങ്ങൾ, ച രിത്ര സംഭവങ്ങൾ, സദാചാരമൂല്യങ്ങൾ, സന്തോഷ വാർത്തകൾ, താക്കീതുകൾ എന്നിങ്ങെ നയുള്ള തുറകളിൽ, മറ്റുസൂറത്തുകളെ അപേക്ഷിച്ച് ഈ സൂറത്തിൽ കൂടുതൽ കാ ണാവുന്നതാണ്. അതുകൊണ്ടുതന്നെയായിരിക്കാം ചില നബിവചനങ്ങളിൽ ഈ സൂറത്തിനെപ്പറ്റി وذروته سنام القرآن (ക്വുർ-ആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും. (അ,-ത്വ.) ഒട്ടകം, കാള മുതലായവയുടെ പു റത്ത് ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്. അതുപോലെ, പർവ്വതത്തിന്റെ ഭാഗങ്ങ -ളിൽ ഏറ്റവും ഉയരത്തായി കാഴ്ചയിൽപെടുന്നത് അതിന്റെ കൊടുമുടിയുമായിരിക്കും. അതുപോലെ, ക്വുർ-ആനിലെ പ്രതിപാദ്യ വിഷയങ്ങളിൽ സൂറത്തുൽ ബക്വറഃകൂടുതൽ മുഴച്ചുനിൽക്കുന്നുവെന്ന് സാരം. നബി യുടെ മക്കാജീവിതകാലത്ത് അവിടെ മുശ്രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്. അതുകൊണ്ട് മക്കീ കാലഘട്ടത്തിൽ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമർശങ്ങൾ തൗഹീദിനെയും ശിർക്കിനെയും സംബന്ധിച്ചായിരുന്നു. തിരുമേനിയും സ്വഹാബികളും മദീനയിൽ ചെല്ലുമ്പോഴാകട്ടെ-അവർ അവിടെ എത്തും മുമ്പുതന്നെ---അവിടെയുള്ള അറബികളിൽ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിന് ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ സംജാതമായിട്ടുമുണ്ടായിരുന്നു. ആകയാൽ, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളിൽ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെ- 2. സൂറതുൽ ബക്വറഃ മദീനയിൽ അവതരിച്ചത് - വചനങ്ങൾ 286 - വിഭാഗം (റുകൂ -ഉ്) 40 ടേണ്ടുന്ന വിധിവിലക്കുകളും ഉപദേശനിർദ്ദേശങ്ങളും ആ സന്ദർഭത്തി ന്റെ ആവശ്യമായിരുന്നു. മദീനാ ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ അവതരി ച്ച ഈ സൂറത്തിൽ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം. അതേസമയത്ത് ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും കടുത്ത ഒരു പുത്തൻ ശത്രുസമൂഹത്തെ അവിടെ നേരിടേണ്ടി വന്നിരുന്നു. അതെ, യഹൂദി -കളെ. ദൈവിക മതത്തിന്റെയും, പ്രവാചക പാരമ്പര്യത്തിന്റെയും കുത്തകാവകാശം വാദിച്ചിരുന്ന അവർ, വാസ്തവത്തിൽ ആ രണ്ടിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചു പോയിട്ടുണ്ടായിരുന്നു. ഇസ്ലാമിനെതിരിൽ യഹൂദികൾ സ്വീക -രിച്ചുവന്ന വിദ്വേഷവും. വൈരാഗ്യവും പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്. ഈ സൂറത്തിൽ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാൻ കാരണം അതാണ്. കിട്ടു ന്ന പഴുതെല്ലാം ഗൂഢാലോചന -കൾ നടത്തുവാൻ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ടായി -രുന്നു, മുനാഫിക്വുകൾ (കപടവിശ്വാസികൾ). സ്വാർത്ഥങ്ങളും, താൽക്കാലിക കാര്യലാ ഭങ്ങളും ഓർത്തു പ്രത്യക്ഷത്തിൽ ഇസ്ലാമിന്റെ വേഷം അണിഞ്ഞിരുന്ന ഇവർ യഥാർത്ഥത്തിൽ മുസ്ലിംകളല്ലായിരുന്നു. ഇവരെക്കുറിച്ചും ഈ സൂറത്തിൽ പലതും പ്രസ്താ -വിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, മറ്റു സൂറത്തുകളിൽ കാണപ്പെടാത്ത ചില പരാമർശങ്ങളും, ഉപമകളും, സംഭവകഥകളും മറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. സൂറത്തുൽ ബക്വറഃ (പശുവിന്റെ അദ്ധ്യായം) എന്ന് ഇതിന് പേര് വരു -വാൻ കാരണം, ഇസ്റാ-ഈല്യരിൽ കഴിഞ്ഞുപോയ ഒരു പശുവിന്റെ സംഭവം ഇതിൽ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ സൂറത്തിലും വിവരിക്കപ്പെട്ടിട്ടുള്ള ഏതെ -ങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതിൽ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മി ക്ക സൂറത്തുകളും അറിയപ്പെടുന്നത്. ചുരുക്കം ചിലതിന് പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും. മൊത്തത്തിൽ പറഞ്ഞാൽ സൂറത്തുകൾ തിരിച്ചറിയാനുള്ള ഒരു എളുപ്പ മാർഗമെന്ന നിലക്ക് മാത്രമാണ് അവയുടെ പേരുകൾ. അത്കൊണ്ട് ഒരേ സൂറത്തിന് തന്നെ ചിലപ്പോൾ ഒന്നിലധികം പേരുണ്ടായെന്നും വരും. വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ക്വുർ-ആ ന് അതിന്റെതായ പ്രത്യേക രീതികളാണുള്ളത്. ഇതിനെപ്പറ്റിയെല്ലാം മുഖവുരയിൽ വി ശദീകരിച്ചിട്ടുള്ളത് കൊണ്ട് കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല. നബി പറഞ്ഞതായി അബൂഹുറയ്റ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കു ന്നു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ക്വബ്ർ സ്ഥാനങ്ങളാക്കരുത്. സൂറത്തുൽ ബ ക്വറഃ ഓതപ്പെടുന്ന വീടുകളിൽ നിശ്ചയമായും പിശാച് പ്രവേശിക്കുകയില്ല' . (അ; മു; തി; ന.) പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകൾ മൂകവും ശൂന്യവുമാക്കരുതെന്നാണ് ക്വബ്ർസ്ഥാനമാക്കരുതെന്ന് പറഞ്ഞതിന്റെ സാരം. ഇത്പോലെയുള്ള വേറെയും ഹദീഥുകൾ കാണാം. ഒരിക്കൽ, ഒരു കൂട്ടം ആളുക ളെ ഒരു ഭാഗത്തേക്ക് നിയോഗിച്ചയച്ചപ്പേൾ, അവരിൽ ഓരോരുത്തർക്കും ക്വുർ -ആൻ പാരായണം ചെയ്യുവാനുള്ള കഴിവ് നബി പരിശോധിക്കുകയുണ്ടായി. അവരിൽവെച്ച് ഇളം പ്രായക്കാരനായ ഒരാൾ തനിക്ക് ക്വുർ-ആന്റെ ഇന്നിന്ന ഭാഗവും സൂറത്തുൽ ബക്വറഃയും അറിയാമെന്ന് പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു "തന്റെ കൂടെ സൂറത്തുൽ ബക്വറഃയുണ്ടോ? എന്നാൽ പോയിക്കൊള്ളുക. താൻ ഇവരുടെ അമീർ (നായ -കൻ) ആകുന്നു; (തി; ന; ജ; ഹാ.) നവ്വാസുബ്നു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. അതനുസരിച്ച് പ്രവർത്തിച്ചിരുന്ന അതിന്റെ ആൾക്കാരും (ക്വിയാമത്ത് നാളിൽ) കൊണ്ടുവരപ്പെടും. സൂറത്തുൽ ബക്വറഃയും, ആലു-ഇംറാനും അവയുടെ ആൾക്കാർക്ക് വേണ്ടി (അവരെ ന്യായീകരിച്ചു) തർക്കം നടത്തിക്കൊണ്ട് ട മുമ്പിൽ വരുന്നതാണ്' എന്ന് നബി പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. തിരുമേനി അവക്ക് മൂന്ന് ഉപമകളും വിവരിച്ചിരുന്നു. ഞാനത് ഇത്വരെയും മറന്നിട്ടില്ല. അതായത്, അവ രണ്ടും രണ്ടു മേഘങ്ങളെന്നോണം, അല്ലെങ്കിൽ കറുത്ത രണ്ടു തണലുകളെന്നോ ണം, അല്ലെങ്കിൽ അണിനിരന്ന രണ്ടു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത് . (അ; മു; തി; ബു--താരീഖിൽ.) ഇതുപോലെ, സൂറത്തുൽ ബക്വറഃയുടെയും, "ആയത്തുൽകുർസിയ്യ്' മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകൾ വിവരിക്കുന്ന പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട്. ക്ക സന്ദർഭംപോലെ അതത് സ്ഥാനങ്ങളിൽ നമുക്ക് പരിചയപ്പെടാം ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവു -മാണ് അതെല്ലാം ചുണ്ടിക്കാട്ടുന്നത്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) അലിഫ്---ലാം--മീം (2) ആ ഗ്രന്ഥം! അതിൽ സന്ദേഹമേ ഇല്ല;- (അത്) മാർഗദർശനമത്രെ, സൂക്ഷ്മത പാലിക്കുന്നവർക്ക്. (3) (അതായത്) അദൃശ്യത്തിൽ വിശ്വസിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുന്നവർ; നാം അവർക്ക് നൽകിയിട്ടുള്ളതിൽനിന്ന് അവർ ചിലവഴിക്കുകയും ചെയ്യും. (4) (നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവർ ദൃഢമായി വിശ്വസിക്കു- ക്വുർ-ആനിലെ 29 സൂറത്തുകളുടെ ആരംഭത്തിൽ ലയുള്ള ഏതാനും കേവലാക്ഷരങ്ങൾ കാണാവുന്നതാണ്. തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അർത്ഥപരമോ ആയ ബന്ധമില്ലാത്തവയായത്കൊണ്ട് ഇവക്ക് الحروف المقطعة (വേറിട്ടു നിൽക്കുന്ന അക്ഷരങ്ങൾ) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തിൽ ( ن ، ص പോലെ) ഒരക്ഷരം മാത്രമായും, ചിലതിൽ ( حم ، طه പോലെ) രണ്ടക്ഷരമായും, ചിലതിൽ ( ، الر الم പോലെ) മൂന്നക്ഷരമായും, ചിലതിൽ ( المر ، المص പോലെ) നാലക്ഷരമായും, ചിലതിൽ ( كهيعص ، حم عسق പോലെ) അഞ്ചക്ഷരമായും--- ഇങ്ങിനെ അഞ്ചുതരത്തിൽ---ഇവ വന്നിട്ടുണ്ട്. ഇവയിൽതന്നെ ഒന്നില -ധികം സൂറത്തിൽ ആവർത്തിക്കപ്പെട്ടവയും, തീരെ ആവർത്തിക്കപ്പെടാത്തവയും കാണാം. ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട് അഭിപ്രായങ്ങളാ ണ് നിലവിലുള്ളത്. 1) അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്. അവയിൽ നാം വിശ്വസിക്കുന്നു. അവയുടെ അർത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞുകൂടാ, ഇതാണൊരഭിപ്രായം. അബൂബക്ർ, ഉമർ, ഉഥ്മാൻ, അലി, ഇബ്നു മസ്-ഊദ് (റ) മുതലായ സ്വഹാബീവര്യൻമാരും, സുഫ്യാനുഥൗരീ (റ) പോലെയുള്ള താബി-ഉകളായ ഹദീഥ് പണ്ഡിതൻമാരും ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കയും ചെയ്യും. ധ ഇവരാണ് സുക്ഷ്മത പാലിക്കുന്നവർ പ . (5) അക്കൂട്ടർ, തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സന്മാർഗത്തിലാകുന്നു. അക്കൂട്ടർതന്നെയാണ് വിജയികളും! (1) الم അലിഫ്---ലാം---മീം. (2) ആ, അത് ഗ്രന്ഥം, ഗ്രന്ഥമാണ് സന്ദേഹമേ ഇല്ല ِ هي ِ ف അതിൽ ى ه ُ د ً മാർഗദർശനമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക്, ഭയഭക്തന്മാർക്ക്. (3) ّ َ ِ ين َ6ا യാതൊരു കൂട്ടർ അവർ വിശ്വസിക്കും അദൃശ്യത്തിൽ അവർ നിലനിറുത്തുകയും ചെയ്യും الص َّ لاة َ നമസ്കാരം യാതൊന്നിൽനിന്ന് നാം നൽകിയിരിക്കുന്നു ْ ُ അവർക്ക് അവർ ചിലവഴിക്കും. (4) ّ َ ِ ين َ6ا َ و യാതൊരു കൂട്ടരും അവർ വിശ്വസിക്കും, ഇറക്കപ്പെട്ടതിൽ നിന്നിലേക്ക് ഇറക്കപ്പെട്ടതിലും നിന്റെമുമ്പ് و َ ب ِ الآخ ِ ر َ ة ِ പരലോകത്തിലാകട്ടെ ْ ُ ദൃഢമായി വിശ്വസിക്കുന്നു. (5) അക്കൂട്ടർ സന്മാർഗത്തിലാണ് തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള അക്കൂട്ടർ അവർ (തന്നെ) വിജയികൾ. അവയിൽ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്. അത് നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്. ഇതാണ് മറ്റൊരു വി ഭാഗത്തിന്റെ നിലപാട്. എന്നാൽ, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാ -രഹസ്യങ്ങ ൾ ചൂണ്ടിക്കാട്ടുന്നതിലോ ഇവർക്ക് യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്. അവയിൽ കൂടുതൽ പ്രസക്തമായതിന്റെ ചുരുക്കം ഇതാകുന്നു:--- എല്ലാവർക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ് ക്വുർ-ആനും. എന്നാൽ, ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന് കൊണ്ടുവരുവീൻ എന്നിങ്ങനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവി -ളിയാണ് ഈ അക്ഷരങ്ങൾ. സമഖ്ശരീ, ബൈദ്വാവീ (റ) മുതലായ പല ക്വുർ-ആൻ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ് ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്. ഇമാം മുബർറദൂം (റ) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരാണെന്നും ഇമാം റാസി (റ) പ്രസ്താവിച്ചിരിക്കുന്നു. "അശ്ശൈഖുൽ ഇമാം ഇബ്നു തൈമി -യ്യയും നമ്മുടെ ഗുരുവര്യൻ അൽഹാഫിള്വ് അബുൽ ഹജ്ജാജിൽ മുസ്സീ ( الحافظ المزى ) യും ഈ അഭിപ്രായക്കാരാണെന്ന് ' ഇബ്നു കഥീറും (റ) പറഞ്ഞിരിക്കുന്നു. അറ ബി അക്ഷമാലയിൽ 28 അക്ഷരങ്ങളാണുള്ളത്. അതിന്റെ പകുതിഭാഗമായ زق،ح، ح، ط،س، ع، ي، ،ھـك،ر،ص، م،ل، ا، ا،ا، ا، എന്നീ 14 അക്ഷരങ്ങളാണ് സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട് അറബി അക്ഷരങ്ങൾ പലതരമായി ഭാഗിക്കപ്പെടുന്നു. ഒരോ തരത്തിലും പകു തി വീതം ഈ 14 ൽ കാണാവുന്നതാണ്. ബാക്കി പകുതികൾ ഇവയിൽ നിന്ന് അനു -മാനിക്കാമല്ലോ. അതുപോലെത്തന്നെ, അറബിയിലെ പദങ്ങൾ പരിശോധിച്ചാൽ ഒന്നു മുത ൽ അഞ്ചുവരെ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും അവ. കൂടുതൽ കാണപ്പെ -ടുന്ന പക്ഷം, അവ അതതിന്റെ മൂലധാതുവിലുള്ള സാക്ഷാൽ അക്ഷരങ്ങൾക്ക് പുറമെ ഏതെ -ങ്കിലും കാരണത്താൽ വർദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാ -ക്ഷരങ്ങളിലും തന്നെ ഒന്നുമുതൽ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും, രൂപവൈവിദ്ധ്യങ്ങളും ഇവയിൽ അന്തർഭവിച്ചിരിക്കുന്നു. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുന്ന പക്ഷം, അത് വളരെ ദീർഘിച്ചു പോകുന്നതുകൊണ്ട് ഒരു ഏകദേശ വിവരണം കൊണ്ട് മതിയാക്കുകയാണ് . ചുരുക്കത്തിൽ ഇങ്ങിനെ എല്ലാവർക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാൽ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചുകൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ---പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും മലയാളത്തിൽ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ ക്ഷരങ്ങൾ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും ( رخوة، شدة، همس، جهر،إطباق، فتح ) എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ക്വുർ-ആന്റെ പാരായണ ശാസ്ത്രമായ "ഇൽമുത്തജ്വീദ് )ന്റെ ഗ്രന്ഥങ്ങളിൽ ഇവയെപ്പറ്റി വിശദവിവരം കാണാം. സമൂഹം തന്നെയാണ് ക്വുർ-ആനും; എന്നിരിക്കെ, ഇതിന്റെ മുഴുവൻ ഭാഗത്തോടോ,-ഏതാനും ഭാഗത്തോടോ കിടപിടിക്കത്തക്ക ഒരു കൃതി ആർക്കും സമർപ്പിക്കുവാൻ കഴിയാത്തത് അതിന്റെ അമാനുഷികതക്ക് സ്പഷ്ടമായ ഒരു തെളിവാ -കുന്നു. എന്നിങ്ങനെയാണ് ഈ സമീപനത്തിന്റെ സാരം. ഈ അഭിപ്രായത്തിന് പിൻബലം നൽകുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ് ഇത്തരം അക്ഷരങ്ങളുള്ളത്. ആ സൂറത്തുകൾ പരിശോധിക്കുമ്പോൾ, ക്വുർ-ആന്റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങൾ അതോടൊപ്പം തുട ർന്ന് കാണാവുന്നതാണ്. ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടർന്ന് "ആഗ്രന്ഥത്തിൽ ഒട്ടും സന്ദേഹമില്ല', എന്നും, അടുത്ത സൂറത്തിൽ അതിനെത്തുടർന്ന് അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവൻ ജീവത്തായുള്ളവനും നിയന്താവുമാണ്. അവൻ നിനക്ക് യഥാർത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു' اللها ) എന്നും പറയുന്നു. ഇത്പോലെയുള്ള പ്രസ്താവനകൾ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്. വേറെയും പല അഭിപ്രായങ്ങൾ ഈ അക്ഷരങ്ങളെ സംബന്ധിച്ച് ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങൾ എന്നല്ലാതെ അവക്ക് തെളിവുകളുടെ പിൻബലം കാണുന്നില്ല. ഒരു മഹാൻ പ്രസ്താവിച്ചതായി ഇബ്നു കഥീർ (റ) ഇങ്ങനെ ദ്ധരിച്ചിരിക്കുന്നു: "ഈ അക്ഷരങ്ങളെ വൃഥാ പ്രയോജനമില്ലാതെ അല്ലാഹു അവതിരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അർത്ഥമില്ലാതെ തനി ആരാധനാപരമായത് ( ي تعبد ) വല്ലതും ക്വുർ-ആനിൽ ഉണ്ടെന്ന് ആരെങ്കിലും പറയുന്ന പക്ഷം അത് വമ്പിച്ച ഒരബ -ദ്ധമാണ്. അപ്പോൾ, ആ അക്ഷരങ്ങൾക്ക് എന്തോ അർത്ഥമുണ്ടെന്ന് തീർച്ചയാണ്. എന്നാ ൽ, പാപ വിമുക്തനായ ആളിൽ (റസൂലിൽ) നിന്ന് വല്ലതും നമുക്ക് ശരി -യായി വന്നുകിട്ടിയാൽ നാം അതുപ്രകാരം പറയും. ഇല്ലാത്ത പക്ഷം നാം നിൽക്കുന്നിടത്ത് നില്ക്കുകയും ചെയ്യും. امنا به كل من عند ربنا (നാം അതിൽ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കൽനിന്നുള്ളതാണ്) എന്ന് നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുമില്ല. അവർ ഭിന്നിക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോൾ, രേഖാമൂലം വല്ലവർക്കും വല്ല അഭി -പ്രായവും വ്യക്തമായിക്കിട്ടിയാൽ അയാളത് പിൻപറ്റേണ്ടതാണ്. ഇല്ലെങ്കിൽ കാര്യം വ്യക്തമാവുന്നതുവരെ മൗനമായി നിലകൊള്ളുകയാണ് വേണ്ടത് ചില വസ്തുതകൾ ഇവിടെ ഓർമിക്കുന്നത് പ്രയോജനകരമായിരിക്കും. യാതൊരു അർത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ക്വുർ-ആനിൽ ഇല്ലെന്നും, ഉണ്ടാകാവതല്ലെന്നും തീർച്ചതന്നെ. പക്ഷേ, എല്ലാവർക്കും പൊതുവിൽ മനസ്സിലാക്കുവാൻ ക ഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന് സൂ: ആലു-ഇംറാൻ 7-ാം വചനത്തിൽവെച്ചു കാണാവുന്നതാണ് شا بهനم (പരസ്പരസാദൃശ്യമുള്ളത് - അഥവാ തിരിച്ചറിയുവാൻ കഴിയാത്തത്) എന്നാണ് അതിന് അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്. ഇതിനപ്പറ്റി മുഖവുരയിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു സഹായിച്ചാൽ ആലു-ഇം -റാനിൽവെച്ചും ചില വിവരങ്ങൾ കാണാവുന്നതാണ് കൂടുതൽ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നവർ, സമഖ്ശരീ, ബൈദ്വാവി (റ) മുതലായ മഹാൻമാരുടെ തഫ്സീർ ഗ്രന്ഥങ്ങൾ നോക്കു -ക. ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീ ഥ് ഇതാണ്: "അല്ലാഹുവിന്റെ കിതാബിൽനിന്ന് ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന് അതിനൊരു നന്മയുണ്ട്. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതു -മാണ്. "അലിഫ് ---ലാം- -മീം' എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. "അലിഫ്' ഒരക്ഷരം "ലാം' ഒരക്ഷരം. "മീം' ഒരക്ഷരം, ഹാകിം, തിർമദീ, ബസ്സാർ, ദാരിമീ (റ ) എന്നിവരും ബുഖാരി (റ) അദ്ദേഹത്തിന്റെ "താരീഖിലും ഇബ്നുമസ്-ഊദ് (റ)ൽ നിന്ന് ഉദ്ധ -രിച്ചതാണ് ഈ ഹദീഥ്. ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താൽപര്യം എന്താണെന്ന് പ്രസ് താവിക്കപ്പെട്ടിട്ടില്ല. എങ്കിലും ക്വുർ-ആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നൻമയുണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. വിശദവിവരത്തിന് മുഖവുര നോക്കുക. ഗ്രന്ഥം) എന്നു പറഞ്ഞത് ക്വുർ-ആനെ ഉദ്ദേശിച്ചു തന്നെ. ഒരു വസ്തു സമീപത്ത് സ്ഥിതി ചെയ്യുമ്പോൾ അതിലേക്ക് ചുണ്ടിക്കാണിക്കുവാൻ സാധാരണ നിലയിൽ ھذا (ഇത്, ഈ) എന്നും മറ്റുമാണ് അറബിയിൽ ഉപയോഗിക്കപ്പെ -ടാറുള്ളത്. ചിലപ്പോൾ, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്റെ മഹത്വമോ , ഉന്നത പദവിയോ സൂചിപ്പിച്ചുകൊണ്ട് തൽസ്ഥാനത്ത ل ِ ك َ ذ َ (അത്, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചാണ് ഇവിടെയും ആ സൂചനാനാമം ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം. ക്വുർ-ആനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രണ്ടു കാര്യങ്ങളാണ് അല്ലാഹു പ്രസ്താവിക്കുന്നത്. (1) അതിൽ സന്ദേഹമേ ഇല്ല. (2) അത് സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗദർശനമാണ്. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങൾ തുടർന്നു വിവരിക്കുകയും ആ ഗുണങ്ങളോടുകൂടിയവരാണ് സന്മാ ർഗികളും വിജയികളുമെന്ന് ഉൽബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ر َ ي ْ ب ْ (റയ്ബ്) എന്ന വാക്കിന് സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അർത്ഥം വരും. ആദ്യത്തെ അർത്ഥമാണ് ഇവിടെ. ക്വുർ-ആന്റെ പ്രതിപാദ്യ വി ഷയങ്ങളിലോ, സന്ദേശങ്ങളിലോ ലക്ഷ്യ ദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തി ന് പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാർത്ഥ്യങ്ങളാകുന്നു എന്നത്രെ (അതിൽ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്റെ താൽപര്യം. പക്ഷേ, അത് സത്യസമ്പൂർണ വും സുവ്യക്തവുമായ ഒരു ഗ്രന്ഥമാണെന്നതുകൊണ്ട് എല്ലാ മനുഷ്യർക്കും അതി ന്റെ മാർഗദർശനം പ്രയോജനപ്പെടുകയില്ല; അതിന്റെ മാർഗദർശനം സ്വീകരിക്കു -വാൻ തയ്യാറുള്ളവർക്കേ അതുകൊണ്ട് പ്രയോജനമുള്ളൂവെന്നാണ് (സൂക്ഷ്മത പാലിക്കുന്നവർക്ക് മാർഗദർശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. (ഹുദാ, ഹിദായത്ത്) എന്നീ പദങ്ങളുടെ അർത്ഥത്തെക്കുറിച്ച് സൂ: ഫാതിഹഃയിൽ വിവരിച്ചുവല്ലോ. (മുത്തക്വീൻ) എന്ന വാക്കിനാണ് "സൂക്ഷ്മത പാലിക്കുന്നവർ' എന്ന് അർത്ഥം കൽപിച്ചത്. അല്ലാഹുവിന്റെ വിധി -വിലക്കുകൾ അനുസരിച്ചുകൊണ്ട് അവന്റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തന്മാർ എന്നാണ് ആ വാക്കുകൊണ്ടു വിവക്ഷ . ഈ സൂക്ഷ്മതയാകുന്ന ഭയഭക്തിക്കാണ് (തക്വ്വാ) എന്ന് പറയുന്നത്. ഈ വാക്കിന്റെ ഉദ്ദേശ്യം വിവരിക്കുന്നതിൽ ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ വാച -കങ്ങൾ വ്യത്യസ്തങ്ങളായി കണ്ടേക്കുമെങ്കിലും ഈ ആശയത്തിൽ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്. സൂക്ഷ്മത പാലിക്കുന്നവർക്കേ ക്വുർ-ആന്റെ മാർഗദർ ശനം പ്രയോജനപ്പെടുകയുള്ളൂവെന്നുള്ളതിന്റെ കാരണം മറ്റൊരു സ്ഥലത്ത് അല്ലാഹു ചൂണ്ടിക്കാട്ടുന്നു: السجدة (സാരം: പറയുക: അത്---ക്വുർ-ആൻവിശ്വസിച്ചവർക്ക് മാർഗദർ ശനവും ശമനവും--- ആശ്വാസപ്രദവും---ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ , അവരുടെ കാതുകളിൽ ഒരുതരം കട്ടിയുണ്ടായിരിക്കും. അത് അവർക്ക് ഒരു അന്ധതയുമായിരിക്കും. (41: 44) വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർ കേൾക്കുമ്പോഴൊക്കെ അവരുടെ നിഷേധം വർദ്ധിക്കുകയാണ് ഉണ്ടാകുക. അങ്ങനെ, അതവർക്ക് കൂടുതൽ കലാശിക്കുകയുംചെയ്യും. അല്ലാഹുപറയുന്നു: (സാരം: സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായുള്ളതിനെ ക്വുർ-ആനിലുടെ നാം അക്രമികൾക്ക് അത് നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല. (17:82) സൂക്ഷ്മ ത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തു പറഞ്ഞി -രിക്കുന്നു. ഇവയാണത്:- (അവർ അദൃശ്യ കാര്യത്തിൽ വിശ്വസിക്കുന്നവരാണ്) ഒരുകാര്യം സത്യമെന്ന് സമ്മതിക്കുന്നതിന് ഭാഷയിൽ إ ِ يم َ ان ْ (ഈമാൻ) എന്ന് പറയുന്നു. (വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ) എന്നിങ്ങനെ വിശ്വാസവും പ്രവൃത്തിയും കൂട്ടിച്ചേർ ത്തുകൊണ്ടുള്ള പ്രസ്താവനകളിൽ ഈ അർത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാൽ, സത്യം സമ്മതിക്കുകയും അതിന് വഴങ്ങുകയും ചെയ്യുക എന്ന അർത്ഥത്തിലാണ് ക്വുർ-ആനിലും, ഇസ്ലാമിക സാഹിത്യങ്ങളിലും "ഈമാനും' അതിൽനിന്നുൽഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്. ഈ അർത്ഥപ്രകാരം മന -സ്സുകൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സാക്ഷാൽകൃതമാക്കുകയും ചെയ്യുക എന്നായിരിക്കും വിവക്ഷ. അതുകൊണ്ടാണ് സൽക്കർമങ്ങൾവഴി ഈമാൻ വർദ്ധിക്കുകയും, ദുഷ്ക്കർമങ്ങൾ വഴി ഈമാൻ കുറയുകയും ചെയ്യുമെന്ന് ഇമാം ശാഫി-ഈ, അഹ്മദ്, ബുഖാരീ (റ) തുടങ്ങിയ മുൻഗാമിക -ളായ എത്രയോ മഹാൻമാർ പറയുന്നതും. പല ക്വുർ-ആൻ വാക്യങ്ങളും നബിവചന -ങ്ങളും ഇതിന് തെളിവായി ഇമാം ബുഖാരീ (റ) അദ്ദേഹത്തിന്റെ 'സ്വഹീഹിൽ' ഉദ്ധരിച്ചി -ട്ടുമുണ്ട്. غ َ ي ْ ب ْ (ഗയ്ബ്) എന്ന വാക്കിന് "അദൃശ്യം അഥവാ മറഞ്ഞകാര്യം' എന്നാണ് വാക്കർത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയിൽനിന്ന് മറഞ്ഞതൊക്കെ ഭാഷാർത്ഥപ്രകാരം "ഗയ്ബാ'-കുന്നു. ഭർത്താക്കളുടെ അഭാവത്തിൽ അനിഷ്ടങ്ങളൊന്നും പ്രവർത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി എന്ന് (4:34ൽ) പറഞ്ഞത് ഈൗ അർത്ഥത്തിലാണ്. "ഗയ്ബി'ൽ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകൾ, പരലോകം, വിചാരണ, സ്വർഗം, നരകം, ക്വ ബ്റിലെ അനുഭവങ്ങൾ ആദിയായി ബാഹ്യേന്ദ്രിയങ്ങൾ വഴിയോ, ആന്തരേന്ദ്രിയങ്ങൾവഴിയോ, അല്ലെങ്കിൽ ബൂദ്ധികൊണ്ടോ സ്വയം കണ്ടെത്താൻ കഴിയാത്തതും, വേദഗ്രന്ഥ -ങ്ങളുടെയും പ്രവാചകൻമാരുടെയും പ്രസ്താവനകൾ കൊണ്ടുമാത്രം അറിയുവാൻ കഴിയുന്നതുമായ കാര്യങ്ങളാകുന്നു. മുത്തക്വികളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമ ത്തെ ലക്ഷണം "ഗയ്ബി'ൽ വിശ്വസിക്കലാണെന്ന് അല്ലാഹു പറഞ്ഞത് വളരെ ശ്രദ്ധേയമാകുന്നു. നേരിൽകണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധികൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടുപിടിക്കുന്നതിനപ്പുറം മറ്റൊന്നും ണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവർക്ക് ക്വുർ-ആൻ മുഖേനയോ, വേദഗ്രന്ഥങ്ങൾ മുഖേനയോ മാർഗദർശനം ലഭിക്കുവാൻ പോകുന്നില്ല. ഇങ്ങനെയുള്ളവരെക്കുറിച്ചാണ് മതനിഷേധികൾ, നിർമതവാദികൾ എന്നും മറ്റും പറയുന്നത്. എല്ലാം തങ്ങൾക്കറി -യാമെന്ന അഹംഭാവവും, മർക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങൾ പുരോഗമനാശയക്കാരാണ്, അദൃശ്യത്തിൽ വിശ്വസിക്കുന്നത് കേവലം പഴഞ്ചനും അപരിഷ്കൃതവുമാണ് എന്നൊക്കെയായിരിക്കും ഇവരുടെ ജൽപനം. എന്നിരിക്കെ, ഇവേ രാട് പുനരുത്ഥാനം, സ്വർഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട് ഫലമില്ലല്ലോ. അതാണ് ക്വുർ-ആന്റെ മാർഗദർശനം ഇവർക്ക് പ്രയോജ -നപ്പെടാതിരിക്കുവാൻ കാരണം. "ഗയ്ബി'നെ (അദൃശ്യകാര്യത്തെ) സാക്ഷാൽ "ഗയ്ബ്' എന്നും ആപേക്ഷികമായ "ഗയ്ബ്' എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുവാൻ കഴിയാത്തതെല്ലാം സാക്ഷാൽ "ഗയ്ബാ'കുന്നു. ചിലർക്ക് അറിയുവാൻ കഴിയുന്നതും, മറ്റു ചിലർക്ക് അറിയുവാൻ കഴിയാത്തതുമായ കാര്യങ്ങൾ ആപേക്ഷികമായ "ഗയ്ബി'ലും പെടുന്നു. മലക്കുകൾക്ക് അവർ നിവസിക്കു ന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങൾ പലതും അറിയുവാൻ കഴിയുമെങ്കിലും മനുഷ്യ ർക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തിൽപെട്ട "ഗയ്ബാ'ണ്. ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ചോ, പരി -ചയംകൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും "ഗയ്ബി'ൽ ഉൾ പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാ ശവാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകൾ. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗർഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകൾ. (3) ദീർഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീർഘദൃഷ്ടി, ബുദ്ധിസാമർത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങൾ. ഇവയൊന്നും "ഗയ്ബി'ൽ ൾപ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നതും ചില വ്യക്തികൾക്ക് മനസ്സിലാക്കുവാൻ കഴിയാത്തതുമെന്ന നിലക്ക് ഭാഷാർത്ഥത്തിലുള്ള ആപേക്ഷികമായ "ഗയ്ബ്' എന്ന് വേണമെങ്കിൽ അവയെപ്പറ്റി പറയാം. അത്രമാത്രം . (2, (അവർ നമസ്കാരം നിലനിറുത്തുകയും, നാം അവർക്കു നൽകിയതിൽനിന്ന് ചിലവഴിക്കുകയും ചെയ്യും). ഭാഷയിൽ "പ്രാർത്ഥന' എന്നർത്ഥമുള്ള വാക്കാണ് ص َ لا َ ة ْ (സ്വലാത്ത്). തക്ബീർ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്ലാ മിക നമസ്കാര കർമമാണ് അതുകൊണ്ട് വിവക്ഷ. അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങൾ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂർത്തിയാക്കി -ക്കൊണ്ട് സമയം തെറ്റാതെ നിർവ്വഹിക്കുക എന്നത്രെ നമസ്കാരം നിലനിറുത്തൽ കൊ ണ്ടുദ്ദേശ്യം. നാം നൽകിയതിൽ നിന്ന് ചിലവഴിക്കുക എന്നു പറഞ്ഞതിന്റെ താല്പര്യം ഇസ്ലാമിലെ നിർബന്ധദാനമായ സക്കാത്തും, സക്കാത്തിനു പുറമെ നിർവ്വഹിക്കുവാൻ കൽപിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധർമങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കു പുറമെ വേറെയും ഐഛിക നമസ്കാരങ്ങളും, നിർബന്ധമായ ദാനധർമങ്ങൾക്കു പുറമെ വേറെയും ദാനധർമങ്ങളും നിർവ്വഹിക്കുവാൻ ഇസ്ലാം പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് ശരിയാണ്. പക്ഷേ, മുത്തക്വികളുടെ അനിവാര്യഗുണങ്ങളെ വിവരിക്കുന്ന സന്ദർഭമായത് കൊണ്ടത്രെ നിർബന്ധമായ നമസ്കാരങ്ങളും ദാനധർമങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത്. മനുഷ്യന് അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളിൽ വളരെ പ്രധാനപ്പെട്ടതാണ് നമസ്കാരകർമം. ദാനധർമങ്ങൾ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറ മെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവർ മുത്തക്വികളിൽ ഉൾപ്പെടുകയില്ലെന്നും, അവർക്ക് ക്വുർ-ആന്റെ മാർഗദർശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളിൽനിന്നു വ്യക്തമാകുന്നു. ധനത്തിൽനിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നൽകിയതിൽനിന്നു ചിലവഴിക്കുക എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. വളരെ അർത്ഥവത്തായ ഒരു വാക്കാണിത്. ക്വുർ-ആനിൽ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം. ധനം സമ്പാദിക്കുന്നത് ഭൂമിയിൽ നിന്നുള്ള ഉൽപാദനവും പ്രയത്നവും വഴിയാണല്ലോ. ഭൂമിക്ക് ഉൽപാദനശക്തി നൽകിയതും, അതിൽ നി ഉൽപന്നങ്ങളുണ്ടാക്കുന്നതും, അത് പ്രയോജനപ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്. മനുഷ്യന് യത്നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നൽകുന്നതും അല്ലാഹുതന്നെ. ഒരു വിഷയത്തിൽ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടുപേർക്ക് ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണിൽ ഒരേ സ്വ ഭാവത്തിൽ നടത്തപ്പെട്ട രണ്ടു കൃഷികളിൽ നിന്ന് ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം ന്റ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കുകയില്ല. ഒരിക്കൽ ആയിരക്കണക്കിനു മെച്ചം കി ട്ടിയ അതേ സ്ഥാനത്ത് മറ്റൊരിക്കൽ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോൾ, ഭൂ മിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്റെ സ്വഭാവമോ അനുസരിച്ചു മാത്രമല്ല വിഭവങ്ങൾ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ് എല്ലാം കണക്കാക്കുന്നതും നൽകുന്നതുമെന്നും സ്പഷ്ടമാണ്. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങൾ ലഭിക്കുന്നത് അവൻ തന്നെ കണക്കാക്കിയിരിക്കുന്ന മാർഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങനെ, അല്ലാഹു നൽ കിയതാണ് മനുഷ്യന്റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതി ൽ നിന്നു ചിലവഴിക്കുവാൻ മനുഷ്യൻ എന്തിന് മടിക്കണം? അല്ലാഹു നൽകിയതിൽ നിന്ന് അവൻ നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ ചിലവഴിച്ചാൽ അവൻ---ഒന്നല്ലെങ്കിൽ നാളെ---പകരം നൽകിയേക്കും. എന്നിങ്ങനെയുള്ള സൂചനകൾ ഈ പ്രയോഗത്തിൽ അന്തർഭവിച്ചിരിക്കുന്നു. (4) (നിനക്ക് ഇറക്കപ്പെട്ടതിലും നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്, നബി ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തിൽ പ്രത്യേകമായും മുൻ പ്രവാചകൻമാർ അവതരിക്കപ്പെട്ടിട്ടുള്ള തൗറാത്ത്, ഇൻജീൽ മുതലായ വേദഗ്രന്ഥങ്ങളിൽ പൊതു -വായും വിശ്വസിക്കുമെന്ന് സാരം. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നത് ഇസ്ലാം തന്നെ. االله َّ ِ الإ (നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കൽ ഇസ്ലാമാകുന്നു (3: 19). പ്രാവർത്തികവും അനുഷ്ഠാനപരവുമായ രീതിയിൽ കാലോചിതമായ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നുമാത്രം. (നിങ്ങളിൽ എല്ലാവർക്കും തന്നെ ഒരോ നടപടിക്രമവും തുറന്ന മാർഗവും നാം ഏർപ്പെടുത്തിയിരിക്കുന്നു. (5: 48) എന്നിരിക്കെ, തെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത് ഫലത്തിൽ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ക്വുർ-ആൻ അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്. എന്ന് ക്വുർ-ആനിൽ പലപ്പോഴും കാണാവുന്നതിന്റെ അർത്ഥം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാ-ഉ് 150--152 മുതലായ വചനങ്ങളിലും കൂടുതൽ വിശദീകരണം കാണാവുന്നതാണ്). യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ ചില പ്രേ ത്യക നബിമാരിൽ വിശ്വസിക്കുകയും, മറ്റുള്ളവരിൽ അവിശ്വസിക്കുകയും ചെയ്യുന്നവ -രാണ്. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്റാഹീം നബി(അ) -യുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകൻമാരുമായി അവർക്ക് ഒരു ബന്ധവുമില്ല . അപ്പോൾ, വേദക്കാരിൽനിന്ന് ഇസ്ലാമിൽ വരുന്നവരെ സംബന്ധിച്ചേടത്തോളം അവർ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വിശ്വസിച്ചിരുന്നതിന് പുറമെ, നബി തിരുമേനിയിലും ക്വുർ-ആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്: അറബികളിൽനിന്ന് സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചേടത്തോളം അവർ ക്വുർ-ആനും നബി യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസി -ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വേദക്കാരിൽനിന്ന് വിശ്വസിക്കുന്നവരെപ്പറ്റി (അവർക്ക് അവരുടെ പ്രതിഫലങ്ങൾ രണ്ടു പ്രാവശ്യം നൽകപ്പെടും (28: 54) എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി പറയുന്നു: "മൂന്നു കൂട്ടർക്ക് അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നൽകുന്നതാണ്. തന്റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടു ള്ള കടമയും നിർവ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക് നന്നായി മര്യാദ പഠിപ്പിച്ചശേഷം അവളെ സ്വതന്ത്രയാക്കിവിവാഹം കഴിച്ചവനുമാണ് ആ മൂന്നു കൂട്ടർ' (ബു-. മു.). വേദക്കാരിൽ നിന്ന് മുസ്ലിമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്ലിംകളെക്കാളും-അവർ എത്ര ഉന്നത പദവിയിലുള്ളവരായിരുന്നാലുംശ്രേഷ്ഠത -യുളളവരായിരിക്കുമെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരു വിഷയത്തിൽ-- പ്രവാചകൻമാരിലുള്ള വിശ്വാസത്തിൽ- --രണ്ടു നിലക്കുള്ള പ്രതിഫലം അവർക്ക് ലഭിക്ക്മെന്നേ അതിനർത്ഥമുള്ളൂ. വിശ്വാസദാർഢ്യംകൊണ്ടും, സൽക്കർമങ്ങളുടെ ആധിക്യം കൊണ്ടും മറ്റുള്ളവർ അവരെക്കാൾ പ്രതിഫലം ലഭിക്കുമെന്നുള്ളതിനു ഇത് എതിരല്ല. മുൻവേദഗ്ര -ന്ഥങ്ങളിൽ വിശ്വസിക്കുകയെന്നത് കൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇൻജീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല. കാരണം, ഏറ്റക്കുറവുകൾക്കോ വിധേയമാകാതെ---ക്വുർ-ആൻ അവതരിക്കുന്നകാലത്തും അതിനു ശേഷവും---അവയൊന്നും അവയുടെ സാക്ഷാൽ രൂപത്തിൽ നിലവിലില്ല. ആകയാൽെ മാത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം. മുൻ വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും. 1. അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളോട് യോജിക്കുന്നത്. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിർബന്ധമാകുന്നു. 2. അവ രണ്ടിനോടും എതിരായത്. ഈ വിഭാഗം നിരാകരി -ക്കലും വിശ്വസിക്കാതിരിക്കലും നിർബന്ധമാണ്. 3. രണ്ടുമല്ലാത്തത്. ഈ വിഭാഗത്തെക്കുറിച്ചാണ് നബി ഇപ്രകാരം പറഞ്ഞത്: "വേദക്കാർ നിങ്ങളോട് വർത്തമാനം പറഞ്ഞാൽ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. എങ്കിലും ഇങ്ങിനെ പറഞ്ഞുകൊള്ളുക: ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും നിങ്ങൾക്ക് ഇറക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരി -ക്കുന്നു; (ബു.). (5) (പരലോകത്തിൽ അവർ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തിൽ "ഗയ്ബി'ൽ വിശ്വസിക്കുക എന്ന് പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസം മ്പാൾ മാത്രമെ ഈ ഭൗതിക ജീവിതത്തിന് ശേഷം വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാർത്ഥത്തിൽ വിശ്വാസമുണ്ടാവുകയുള്ളൂ. അനശ്വരമായതും എല്ലാ നന്മ തി ന്മകൾക്കും കൃത്യവും കണിശവുമായി പ്രതിഫലം നൽകപ്പെടുന്നതുമായ ഒരു ജീവിത -മുണ്ടെന്നും, അവിടെവെച്ചു സർവ്വ നിയന്താവായ അല്ലാഹുവിന്റെ മുമ്പിൽ സകല ചെയ്തികളും കണക്കുബോധിപ്പിക്കേണ്ടി വരുമെന്നുമുള്ള പരിപൂർണ വിശ്വാസവും ഉറപ്പുമാണ് മനുഷ്യന്റെ സന്മാർഗബോധത്തിനുള്ള ഏകനിദാനം. ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം. അഥവാ മനുഷ്യന്റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മെ റ്റാരു വിധത്തിൽ പറഞ്ഞാൽ, താൻ എവിടെനിന്നു വന്നു, എങ്ങോട്ട് പോകുന്നു എന്നതിനെ -ക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്റെ വിശദാംശങ്ങളോ നിവാര്യ വശങ്ങളോ ആയിരിക്കും. അതുകൊണ്ടാണ് വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ക്വുർ-ആനിൽ, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസ -ത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയാറുള്ളതും. ഈ അഞ്ചു ഗുണവിശേഷണങ്ങളോടു കൂടിയവരാണ് മുത്തക്വികൾ (സൂക്ഷ്മത പാലിക്കുന്നവർ) എന്നു പറഞ്ഞശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന് വിവരിക്കുന്നു: (അവർ തങ്ങളുടെ റബ്ബിൽ നിന്നുള്ള സന്മാർഗത്തിലായിരിക്കും) അതെ, അല്ലാഹു നിർദ്ദേശിച്ചതും, അവൻ തൃപ്തിപ്പെട്ടതും, അവൻ അനുഗ്രഹിച്ചതുമായ യഥാർത്ഥ സന്മാർഗം ഏതാണോ ആ മാർഗം അംഗീക -രിച്ചവരും അതിൽ ചരിക്കുന്നവരുമാണവർ. ഐഹിക ജീവിതത്തിൽ വെച്ച് ഒരാൾക്ക് ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാൻ എന്തുണ്ട്?! ഈ വാക്യത്തിന് മലയാളഭാഷാശൈലിക്കനുസരിച്ച് "അവർ തങ്ങളുടെ റബ്ബിൽ നിന്നുള്ള സൻമാർഗത്തിലായിരിക്കും' എന്നാണ് നാം വിവർത്തനം നൽകിയതെങ്കിലും, പദങ്ങളുടെ അർത്ഥം നേർക്കുനേരെ നോക്കുന്നപക്ഷം " അവർ തങ്ങളുടെ റബ്ബിൽനിന്നുള്ള സന്മാർഗത്തിന്മേലാണ് സ്ഥിതിചെയ്യുന്നത്' എന്നത്രെ പ റയേണ്ടത്. ഈ പ്രയോഗത്തിലടങ്ങിയ സൂചന ക്വുർ-ആൻ വ്യാഖ്യാതാക്കൾ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ഇവരെ സംബന്ധിച്ചിടത്തോളം സന്മാർഗം കേവലം ഒരു വാഹ -നവൂം, അവ ർ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹ -നക്കാർക്കും അവർ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത് പോലെ, ഇവർക്കുമുണ്ട് ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ, അല്ലാഹുവിന്റെ പ്രീ തിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തിൽ പറയുന്നപക്ഷം, സന്മാർഗം അവരിൽ വെച്ചുകെട്ടുകയോ അടിച്ചേൽപ്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്. അവരു ടെ രക്ഷിതാവ് അവർക്ക് നിശ്ചയിച്ചുകൊടുത്ത ആ സന്മാർഗജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്' ഇതാണാസൂചന. അവർ സന്മാർഗത്തിലാണ്, സന്മാർഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്. ശരി, എന്നാൽ അതുകൊണ്ട് അവർക്ക് എന്തു നേ ട്ടമാണ് ലഭിക്കുവാനുള്ളത്? അല്ലാഹു പറയുന്നു: (അവർതന്നെയാണ് വിജയികളും) അതെ, ഏതിൽനിന്നെല്ലാം രക്ഷ കിട്ടുവാൻ അവർ സൂക്ഷിച്ചു വന്നിരുന്നുവോ, അതിൽ നിന്നെല്ലാം അവർക്ക് രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങൾ സി ദ്ധിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവർക്ക് സിദ്ധിക്കുകയും ചെയ്യുന്നു. പരത്തിൽ മാത്രമല്ല, ഇഹത്തിലും വിജയികളാണവർ. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തിൽ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാൻ അവർക്കേ കഴിയൂ. എങ്കിലും, തല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി ന്റ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തിൽ ആ ലക്ഷ്യത്തിൽ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: "നിങ്ങളുടെ പ്രതിഫലങ്ങൾ നിറവേറ്റി -ത്തരപ്പെടുന്നത് ക്വിയാമത്തു നാളിൽ മാത്രമാകുന്നു. അപ്പോൾ, ആർ നരകത്തിൽനി അകറ്റപ്പെടുകയും. സ്വർഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവർ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല '.(-ആലു ഇംറാൻ: 185) "അല്ലാഹുവിങ്കൽ നിന്നുമുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതുതന്നെയാണ് വമ്പിച്ച ഭാഗ്യം'. (തൗബ: 72). ക്വുർ-ആന്റെ മാർഗദർശനങ്ങൾ ഫലപ്രദമായിത്തീരുന്ന മുത്തക്വിക -ളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ച് പറയുന്നു:--
2:6–7

إِنَّ ٱلَّذِينَ كَفَرُواْ سَوَآءٌ عَلَيۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا يُؤۡمِنُونَ

خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَعَلَىٰ سَمۡعِهِمۡۖ وَعَلَىٰٓ أَبۡصَٰرِهِمۡ غِشَٰوَةٞۖ وَلَهُمۡ عَذَابٌ عَظِيمٞ

(6) നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവർ, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കിൽ അവരെ താക്കീത് ചെയ്തില്ലയോ (-രണ്ടായാലും) അവരിൽ സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല. (കഫറ) എന്ന ക്രിയയുടെ മൂലാർത്ഥം "മറച്ചുവെച്ചു---അഥവാ മൂടിവെച്ചു' എന്നാകുന്നു. കൃഷിക്കാരൻ വിത്തു മണ്ണിലിട്ട് മൂടുന്നത് കൊണ്ട് അവൻ ك َ اف ِ ر ْ എന്ന് പറയപ്പെടും. രാത്രി അതിന്റ ഇരുട്ട്കൊണ്ട് വസ്തുക്കളെ മറച്ചുവെക്കുന്നതിനാൽ അതിനെയും "കാഫിർ' എന്ന് വിശേഷിപ്പിക്കാം. ഇതിന്റെ ധാതുനാമങ്ങളാണ്. (കുഫ്ർ, കുഫ്റാൻ, കുഫൂർ) എന്നീ പദങ്ങൾ. എങ്കിലും പ്രയോഗ - രംഗത്ത് അൽപം വ്യത്യാസങ്ങൾ കണ്ടേക്കും. ഉദാഹരണമായി: അവിശ്വാസം സത്യനിഷേധം എന്നീ അർത്ഥങ്ങളിൽ "കുഫ്ർ' എന്ന രൂപവും നന്ദികേട് ന്ന അർത്ഥത്തിൽ "കുഫ്റാൻ' എന്ന രൂപവുമാണ് അധികം ഉപയോഗം. "കുഫൂർ' എന്നതാകട്ടെ, രണ്ടർത്ഥത്തിലും ധാരാളം ഉപയോഗിക്കുന്നു إ ِ يم َ ان ْ (ഈമാൻസത്യവിശ്വാസം)ന്റെ വിപരീതമായി ك ُ ف ْ ر ْ (കുഫ്ർ) എന്ന വാക്കും (മു-അ്മിൻ---സത്യവിശ്വാസി)ന്റെ വിപരീതമായി ك َ اف ِ ر ْ (കാഫിർ) എന്ന വാക്കും പരക്കെ ഉപയോഗിക്കപ്പെടുന്നു. പാലെ ش ُ ك ْ ر ْ (ശുക്ർ---നന്ദി)-ന്റെയും ش َ اك ِ ر ْ (ശാകിർ---നന്ദി ചെയ്യുന്നവൻ)-ന്റെയും വിപരീതമായും അവ യഥാക്രമം ഉപയോഗിക്കപ്പെടും. ك ُ ف ْ ر ِ ന്റെ ധാതുവിൽനിന്നുൽഭവിക്കുന്ന മറ്റു പദരൂപങ്ങളിലും ഈ രണ്ടർത്ഥവും വരും. എല്ലാം സന്ദർഭംകൊണ്ട് മനസ്സി -ലാക്കേണ്ടതാകുന്നു. (സത്യവിശ്വാസി) അല്ലാത്തവരെല്ലാം ك َ اف ِ ر ْ (അവിശ്വാസി-)ന്റെ ഇനത്തിൽ ഉൾപ്പെടുന്നു. പക്ഷേ, എല്ലാ "കാഫിറു-'കളും ഒരേ തരക്കാരല്ല. ലക്ഷ്യങ്ങളും തെളിവുകളും അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവരും, അറിയായ്മ കൊ ണ്ട് നിഷേധിക്കുന്നവരും, ധിക്കാരവും പരിഹാസവും കൊണ്ട് നിഷേധിക്കുന്നവരും , അവഗണനയോ ചിന്താശൂന്യതയോ നിമിത്തം വിശ്വസിക്കാത്തവരുമെല്ലാം "കാഫിർ' ത ന്നെ. അവിശ്വാസത്തിന്റെ കാഠിന്യത്തിലും ലാഘവത്തിലും വ്യത്യസ്തരായിരിക്കുമെന്ന് മാത്രം. എല്ലാതരം "കാഫിറു'കളെയും ഉൾപ്പെടുത്തുന്ന വാക്കെന്ന നിലക്കാണ് "അവിശ്വാസി' എന്നും ك ُ ف ْ ر ന് "അവിശ്വാസം' എന്നും നാം ഭാഷാന്തരം നൽകിവരുന്നത്. ന്നാൽ ഓരോ (7) അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേൾവിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. (6) നിശ്ചയമായും യാതൊരു കൂട്ടർ അവർ അവിശ്വസിച്ചു, س َ و َ اء ٌ സമമാണ് അവരുടെമേൽ, അവരിൽ അവരെ താക്കിത് ചെയ്തുവോ, ْ م َ أ അല്ലെങ്കിൽ അവരെ താക്കിത് ചെയ്തില്ലയോ അവർ വിശ്വസിക്കുകയില്ല. (7) ُ َّ اللها خ َ അല്ലാഹു മുദ്ര -വെച്ചു, അവരുടെ ഹൃദയങ്ങളിന്മേൽ അവരുടെ കേൾവിയുടെ (കാതുകളുടെ) മേലും അവരുടെ ദൃഷ്ടികളുടെ (കണ്ണിന്റെ) മേലുമുണ്ട് ഒരു (തരം) മൂടി അവർക്കുണ്ട്താനും ع َ ذ َ اب ٌ ശിക്ഷ ٌ ع َ ظ ِ വമ്പിച്ച. സ്ഥാനത്തും ഏതുതരം നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ ത് ഉപയോഗിച്ചിരിക്കുന്നതെന്ന് സന്ദർഭം നോക്കി മനസ്സിരുത്തേണ്ടതാണ്. യും പ്രബോധനം ചെയ്യുന്ന തത്വങ്ങളിൽ വിശ്വസിക്കാതെ സത്യത്തെ മൂടിവെക്കുകയും, ദൃഷ്ടാന്തങ്ങളെ അവഗണിച്ചു തള്ളിക്കളയുകയും ചെയ്യുന്ന സത്യനിഷേധികളായ മുശ്രിക്കുകളാണ് ഇവിടെ (അവിശ്വസിച്ചവർ) കൊണ്ടുദ്ദേശ്യം. അവരെ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്-അവർ വിശ്വസിക്കുവാൻ പോകുന്നില്ല---എന്ന് അല്ലാഹു നബി തിരുമേനി യെ അറിയിക്കുന്നു. അജ്ഞത കൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ പോരായ്മ കൊണ്ടോ ഉള്ള നിഷേധമാണെങ്കിൽ, താക്കീത് കൊണ്ടും ഉപദേശം കൊണ്ടും അവർ മാനസാന്തരം വന്നേക്കുമെന്ന് പ്രതീക്ഷിക്കുവാനവകാശമുണ്ട്. സത്യം മനസ്സിലായിട്ട് പിന്നെയും കൽപ്പിച്ചുകൂട്ടി അതിനെ മറയ്ക്കുന്നവരെ സംബന്ധിച്ച് അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഉപദേശങ്ങൾക്ക് ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുകയും ചെയ്വാൻ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും സ്ഥിതി തുതന്നെ. നബി യുടെ കാലത്തെ ആ സത്യനിഷേധികളെപ്പറ്റിയുള്ള ഈ അറിയിപ്പിൽ തിരുമേനിക്ക് ഒരു മനസ്സമാധാനം നൽകൽ കൂടി അടങ്ങിയിരിക്കുന്നു. കാരണം, അവർ വിശ്വസിക്കാത്തതിൽ നബി ക്കുള്ള ഉൽകണ്ഠയും വ്യസനവും വളരെ വമ്പിച്ചതായിരുന്നു. അൽകഹ്ഫ്: 6; മുതലായ സ്ഥലങ്ങളിൽ ഇതിനെ -പ്പറ്റി അല്ലാഹു പ്രസ്താവിച്ചു കാണാം. ആ സ്ഥിതിക്ക് അവർ വിശ്വസിച്ചേക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല---അവർ വിശ്വസിക്കുകയില്ലെന്ന് അല്ലാഹുവിന് അറിയാം---എന്നറിയുമ്പോൾ, അവരെപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും നബി സമാധാനിക്കാമല്ലോ. അവർ വിശ്വസിക്കുകയില്ലെന്നുള്ളതിന്റെ കാരണമാണ് اللها خ َ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചിരിക്കുന്നു...) എന്ന വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. خ َ (ഖതമ)ക്ക് "മുദ്രവെച്ചു' എന്നാണ് വാക്കർത്ഥം. ഇതിന്റെ ഒരു പര്യായമാണ് ط َ ب َ ع َ (ത്വബ-അ) എന്ന ക്രിയയും. ഇവയും, ഇവയുടെ -ധാതുക്കളിൽനി ന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തിൽ വേറെ അർത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. ഒരു പാത്രത്തിനോ, അല്ലെങ്കിൽ ഒരു കത്തിനോ, മുദ്രവെച്ചാൽ, പിന്നീടതി ൽ വല്ലതും കൂട്ടിച്ചേർക്കുവാനോ, അതിൽനിന്ന് വല്ലതും ഒഴിവാക്കുവാനോ സാധിക്കുകയില്ലല്ലോ. അഥവാ അതോടുകൂടി അതിന് ഭദ്രതയും അന്തിമ രൂപവും വന്നുകഴിയുന്നു. അതുകൊണ്ട് "ഭദ്രമാക്കി' ഉറപ്പിച്ചുവെച്ചു എന്നും, "അവസാനിപ്പിച്ചു;പൂർത്തിയാക്കി' എന്നു -മുള്ള അർത്ഥങ്ങളിൽ അവ ഉപയോഗിക്കുക പതിവാകുന്നു. അവിശ്വാസികളുടെ ഹൃദയങ്ങൾക്കും, കേൾവിക്കും---അഥവാ കാതുകൾക്കും---മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ അർത്ഥവും ഇതുതന്നെ. അതായത്, നിഷേധവും ധിക്കാരവും കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു; എനി അതിലേക്ക് താക്കീതുകളോ, ഉപദേശങ്ങളോ, ദൃഷ്ടാന്തങ്ങളോ ഒന്നും പ്രവേശിക്കുകയില്ല; അതിലേക്കൊന്നും അവർ ശ്രദ്ധ നാ, ചെവികൊടുക്കുവാനോ, കണ്ടുമനസ്സിലാക്കുവാനോ തയ്യാറാകുന്നതല്ല; അവരുടെ ഗ്രഹണേന്ദ്രിയങ്ങൾ മരവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് താൽപര്യം. ഇങ്ങിനെയുള്ള അലങ്കാരാർത്ഥങ്ങളിൽ "അരക്കിട്ടു, സീൽവെച്ചു' എന്നൊക്കെ മലയാളത്തിലും പറയാറുണ്ടല്ലോ. "ഖതമ' എന്ന വാക്കിന്റെ മേൽ സൂചിപ്പിച്ച അർത്ഥങ്ങൾ വിവരിച്ചുകൊണ്ട് ഇമാം റാഗിബ് (റ) അദ്ദേഹത്തിന്റെ ക്വുർ-ആൻ നിഘണ്ടുവിൽ പ്രസ്താവിച്ച ചില വിവരങ്ങൾ- --ഇവിടെ മാത്രമല്ല---ക്വുർ-ആനിൽ താഴെ പല സ്ഥലങ്ങളിലും, ചില നബി വചനങ്ങളി ലും ഇതുപോലെ വന്നിട്ടുള്ള ചില പ്രയോഗങ്ങളുടെ താൽപര്യം മനസ്സിലാ -ക്കുവാൻ വളരെ ഉപകരിക്കുന്നതാകുന്നു. ആ പ്രസ്താവനയുടെ സാരം ന ഉദ്ധരിക്കാം:--- "അപ്പോൾ اللها خ َ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചു) എന്നും, اللها (...-അല്ലാഹു നിങ്ങളുടെകേൾവിയും കാഴ്ചകളും എടുത്തു കളയുകയും നിങ്ങളുടെ ഹൃ ദയങ്ങൾക്ക് മുദ്രവെക്കുകയും ചെയ്താൽ (6:46) എന്നുമൊക്കെ പറഞ്ഞത് അല്ലാഹു നടപ്പാക്കിയ ഒരു പതിവിലേക്കുള്ള സൂചനയാകുന്നു. അതായത്, മനുഷ്യൻ നി രർത്ഥമായ വിശ്വാസത്തിലും, നിഷിദ്ധമായ പ്രവൃത്തികളിലും അങ്ങേയറ്റം എത്തുകയും, യഥാർത്ഥത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഇല്ലാതാകുകയും ചെയ്യുമ്പോൾ, ആ അനുസരണ -ക്കേടും തെറ്റുകുറ്റങ്ങളും ചെയ്യുന്നത് നന്നായി തോന്നുകയെന്ന ഒരു ശീലം അതവനിൽ ണ്ടാക്കിത്തീർക്കുകയും, അവന്റെ ഹൃദയം മുദ്രവെക്കപ്പെട്ടതുപോലെ ആയിത്തീരു -കയും ചെയ്യുന്നു. ഇതുപോലെത്തന്നെയാണ് اللها َ ع َ ب َ ط (അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചകൾക്കും അല്ലാഹു മുദ്രകുത്തി (16: 108) എന്ന വച -നവും, (നാം ഹൃദയത്തെ അശ്രദ്ധയിലാക്കിയവൻ (18: 28) എന്നതിലെ അശ്രദ്ധയിലാക്കലും, (അവരുടെ ഹൃദയങ്ങളിൽ നാം ചില (6:25) എന്നതിലെ മൂടി ഇടലും, (അവരുടെ ഹൃദയങ്ങളെ നാം കടുപ്പമുള്ളതാക്കി (5: 14) എന്നതിലെ കടുപ്പമാക്കലുമെല്ലാം ഈ പ്രകാരത്തിലുള്ള അലങ്കാര പ്രയോഗങ്ങളാണ്'( المفردات ) ഈ ഉദ്ധരണി ശരിക്ക് മനസ്സിരുത്തുന്നത് പല സന്ദർഭങ്ങളിലും വളരെ പ്രയോജനപ്പെടുന്നതാണെന്ന് പ്രത്യേകം ഉണർത്തുന്നു. ഇത്തരം പ്രയോഗങ്ങൾ ക്വുർ-ആനിലും ഹദീഥിലും കാണുമ്പോൾ മനസ്സിരുത്തേണ്ടുന്ന മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടാം. മനസ്സിലേക്ക് സത്യവിശ്വാസം പ്രവേശിക്കാതിരിക്കത്തക്കവണ്ണം ആദ്യമേ അല്ലാഹു ഹൃദയങ്ങൾക്ക് മുദ്രവെ ച്ചു തടസ്സമുണ്ടാക്കുകയം, തൻമൂലം സത്യവിശ്വാസം ഉൾക്കൊള്ളുവാൻ അവർക്ക് കഴി -യാതെ വരികയും ചെയ്യുക എന്നല്ല അവിടങ്ങളിലൊന്നും ഉദ്ദേശ്യം. അവരുടെ നിഷേധ വും ധിക്കാരസ്വഭാവവും മുഴുത്തപ്പോൾ, അതേ കാരണത്താൽ അല്ലാഹു അവരുടെ ഹൃദയ -ങ്ങൾക്ക് മുദ്രവെച്ചു---അഥവാ അതിലേക്ക് വിശ്വാസം കടന്നു ചെല്ലാത്ത അവസ്ഥയിലാക്കി---എന്നേയുള്ളൂ. ചില ക്വുർ-ആൻ വചനങ്ങളിൽ നിന്നു തന്നെ ഇത് വ്യക്തമായി മനസ്സിലാക്കാം. ഇസ്റാ-ഈല്യർ അല്ലാഹുവിന്റെ ശാപത്തിന് പാത്രമാകുവാനുണ്ടായ കാരണങ്ങൾ എടുത്തു കാണിക്കുന്ന കൂട്ടത്തിൽ, "ഞങ്ങളുടെ ഹൃദയങ്ങൾ ഉറയിലിട്ട് മൂടിയിരിക്കുകയാണ്' (നിങ്ങളുടെ ഈ പ്രബോധനങ്ങളൊന്നും അതിലേക്ക് കടക്കു -കയില്ല) എന്നുള്ള അവരുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: اللها ساء്لا (പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അതിന്മേൽ അല്ലാഹു മുദ്രകുത്തിയിരിക്കുകയാണ്. (4: 155) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ കുതർക്കം നടത്തുന്നതിൽ അല്ലാഹുവിനുള്ള വമ്പിച്ച അമർഷത്തെപ്പറ്റി പ്ര സ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു: اللها المؤمن (അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളി ലെല്ലാം അല്ലാഹു മുദ്ര കുത്തുന്നതാണ്. (40 : 35). ഈ ലോകത്തുള്ള ഓരോ കാര്യത്തിന്നും സാധാരണമായ ചില കാരണ -ങ്ങൾ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങൾ ആ കാര്യങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദർഭത്തിൽ അല്ലാഹു അത് സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതായതുകൊണ്ടാണല്ലോ ചിലപ്പോൾ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട് പിന്നെയും ചില കാര്യ -ങ്ങൾ സംഭവിക്കാതെ കാണുന്നത്. ഇപ്പറഞ്ഞതിൽനിന്ന് അല്ലാഹു മുദ്രവെച്ചു---അഥവാ മുദ്രവെക്കലിന്റെ കർത്താവ് അല്ലാഹുവാണ്---എന്ന് പറഞ്ഞതിന്റെ താൽപര്യം ഗ്രഹിക്കാ -വുന്നതാണ്. ആ സത്യനിഷേധികളോട് അല്ലാഹുവിനുള്ള കഠിനമായ വെറുപ്പ് കൂടി ഈ പ്രയോഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. ملعأ اللهاو സൂറത്തിന്റെ ആരംഭ വചനങ്ങളിൽ സത്യവിശ്വാസികളെക്കുറിച്ചും, അനന്തരം ഈ രണ്ടു വചനങ്ങളിൽ മുശ്രിക്കുകളായ അവിശ്വാസികളെക്കുറിച്ചും പ്രസ്താവിച്ചശേഷം തുടർന്നുള്ള ഏതാനും വചനങ്ങളിൽ കപട വിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു. മുശ്രിക്കുകൾക്ക് പുറമെ, മദീനായിൽ ഇസ്ലാമിന്റെ രണ്ട് പ്രത്യേക ശത്രുക്കളാണല്ലോ കപടവിശ്വാസി കളും, വേദക്കാരായ യഹൂദികളും. അതുകൊണ്ട് കപടവി -ശ്വാസികളെപ്പറ്റി ഇവിടെ താരതമ്യേന കുറച്ചധികം സംസാരിച്ചിരിക്കുന്നു. വേദക്കാരെക്കുറിച്ചാകട്ടെ, വളരെ സൂക്തങ്ങൾ തന്നെ ഈ സൂറത്തിൽ അല്ലാഹൂ കാണാം. കപടവിശ്വാസികളെപ്പറ്റി അല്ലാഹു പറയൂന്നു:- വിഭാഗം - 2
2:8–10

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلۡيَوۡمِ ٱلۡأٓخِرِ وَمَا هُم بِمُؤۡمِنِينَ

يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُواْ وَمَا يَخۡدَعُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ

فِي قُلُوبِهِم مَّرَضٞ فَزَادَهُمُ ٱللَّهُ مَرَضٗاۖ وَلَهُمۡ عَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡذِبُونَ

(8) മനുഷ്യരിലുണ്ട് ചിലർ; അവർ പറയും: "ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു' എന്ന്. അവർ (വാസ്തവത്തിൽ) സത്യവിശ്വാസികളല്ലതാനും. (9) അവർ അല്ലാഹുവിനോടും, വിശ്വസിച്ചവരോടുംവഞ്ചന പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. (വാസ്തവത്തിൽ) അവർ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവർ (അത്) അറിയുന്നുമില്ല. (10) അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചിരിക്കുകയാണ്. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവർ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം. വാക്കും പ്രവൃത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നതാണ് കാപട്യം വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉണ്ടാ വാം കാപട്യം. വിശ്വാസത്തിലെ കാപട്യമാണ് ഏറ്റവും ഗൗരവപ്പെട്ടത്. എല്ലാ തരം കാപട്യങ്ങളെക്കുറിച്ചും ഓരോ സന്ദർഭത്തിലായി ക്വുർ-ആനിൽ അല്ലാഹു പരാമർശിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽതന്നെ മുഴുത്ത കാപട്യം വെച്ചു പുലർത്തിക്കൊണ്ടിരുന്ന---ഉള്ളിൽ കുഫ്റും പുറമെ ഇസ്ലാമിക വേഷവും സ്വീകരിച്ചിരുന്ന--കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തങ്ങളിൽ പ്രസ്താവിക്കുന്നത്. മദനീ സൂറത്തുകളിലാണ് മുനാഫിക്വുകളെപറ്റി പരാമർശങ്ങളുള്ളത്. മക്കായിൽ മുനാഫിക്വുകൾ ഇല്ലായിരുന്നു. നേരെമറിച്ച് യഥാർത്ഥത്തിൽ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടുകൂടി ദൗർബ്ബല്യം കാരണം അത്മൂടിവെച്ചു -കൊണ്ട് ബാഹ്യത്തിൽ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാൻ നിർബന്ധിതരായ ചില -രാണ് മക്കായിൽ ഉണ്ടായിരുന്നത്. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്രിക്കുകൾക്കായിരുന്നല്ലോ. നബി മദീനായിൽ വന്നപ്പോൾ ഔസ്, ഖസ്റജ് എന്നീ രണ്ട് ഗോത്രക്കാരാ -യിരുന്നു അവിടത്തെ അറബികൾ. മുമ്പ് അവരും മക്കാമുശ്രിക്കുകളെപ്പോ ലെ വിഗ്രഹാരാധക- -രായിരുന്നുവെങ്കിലും നബി യും സ്വഹാബികളും അവിടെ എത്തും -മുമ്പ് തന്നെ അവർക്കിടയിൽ ഇസ്ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു . നബി യുടെ വരവോടുകൂടി അത് കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടർ യഹൂദികളായിരുന്നു. വരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവർ. യഹൂദികൾ മൂന്നു ബനൂക്വൈനുക്വാ--ഉ്, ബനൂനദ്വീർ, ബനൂക്വുറൈള്വ: ആദ്യത്തെ ഗോത്രവും ഖസ്റജൂം തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും സും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളിൽനിന്ന് ധാരാളം ആളുകൾ ഇസ്ലാമിനെ അംഗീക- (8) و َ م ِ ن َ الن َّ اس ِ മനുഷ്യരിലുണ്ട്, പറയുന്ന ചിലർ, പറയുന്നവർ آم َ ن َّ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ ദിവസത്തിലും الآ ْ خ ِ ر ِ അവസാനത്തെ അവരല്ലതാനും വിശ്വസിച്ചവർ, സത്യവിശ്വാസികൾ. (9) അവർ വഞ്ചന നടത്തുന്നു. َ َّ اللها അല്ലാഹുവിനോട് വിശ്വസിച്ചവരോടും അവർ വഞ്ചിക്കുന്നില്ലതാനും ْ ُ إ ِ لاَّ അവരെത്തന്നെ (തങ്ങളുടെ സ്വന്തങ്ങളെ) അല്ലാതെ അവർ അറിയുന്നുമില്ല. അവർക്ക് ബോധമുണ്ടാകുന്നില്ലതാനും. (10) ِِ م ْ ചفي ِ ق ُ ل ُ و അവരുടെ ഹൃദയങ്ങളിലുണ്ട് م َ ر َ ض ٌ ഒരു രോഗം എന്നിട്ട് അവർക്ക് വർദ്ധിപ്പിച്ചിരിക്കുന്നു ُ َّ اللها അല്ലാഹു രോഗത്തെ അവർക്കുണ്ട് താനും ع َ ذ َ اب ٌ ശിക്ഷ ٌ أ َ ل ِ വേദനയേറിയ അവരായിക്കൊണ്ടിരുന്നതുനിമിത്തം. അവർ വ്യാജം പറയും. രിച്ചുവെങ്കിലും യഹൂദികളിൽനിന്ന് അബ്ദുല്ലാഹിബ്നു സലാ മും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്ലാമിൽ വന്നിട്ടുള്ളൂ. ഇക്കാലത്ത് മദീനായി ൽ മുനാഫിക്വുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്ലിംകൾക്കു ലഭിച്ചു കഴിഞ്ഞിരുന്നില്ല. അത്കൊണ്ട് കപടവേഷത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നബി യാകട്ടെ, യഹൂദരുമായും, പരിസരപ്രദേശങ്ങളിലുള്ള പല അറബീ സഖ്യ ഉടമ്പടി നടത്തുകയും ചെയ്തിരുന്നു. ഖസ്റജ് ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്റജിലും നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യിബ്നി നു സുലൂൽ. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാൻ ആലോചന ന ടന്നു വരികയായിരുന്നു. അക്കാലത്താണ് ഇസ്ലാമിനു, മേൽ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീർന്നത്. പലരും ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ് നു ഉബയ്യിന്ന് ഇതുമൂലം ഇസ്ലാമിനോടും മുസ്ലിംകളോടും വെറുപ്പുളവായി . സുപ്രസിദ്ധമായ ബദ്ർ യുദ്ധം കഴിഞ്ഞതോടെ മുസ്ലിംകളുടെ യശസ്സും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ് ലാമിന്റെ ശക്തി പൂർവ്വാധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ടേ പ്പാൾ, അവനും അവന്റെ സിൽബന്ധികളും അനുഭാവികളും പ്രത്യക്ഷത്തിൽ ഇസ്ലാമി നെ അംഗീകരിച്ച് മുസ്ലിംകളായി അഭിനയിച്ചു. വേദക്കാരിൽപെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതൽക്കാണ് "മുനാഫിക്വു'-കളുടെ തുടക്കം. കമേണ മദീനായിലും, ചുറ്റുപ്രദേശങ്ങളിലുള്ള (മരുഭൂവാസി)കൾക്കി -ടയിലും ഇവരുടെ എണ്ണം വർദ്ധിച്ചു. മക്കയിൽ നിന്നു ഹിജ്റഃ വന്ന മുഹാജിറുകളിൽ ആരിലും "നിഫാക്വി' (കാപട്യത്തി)ന്റെ രോഗം ബാധിച്ചിട്ടില്ല. അവരാരും മറ്റുള്ളവരു ടെ നിർബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കുവേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ ല്ലല്ലോ അബ്ദുല്ലാഹിബ്നു ഉബയ്യും, അവന്റെ ആൾക്കാരും യഥാർത്ഥത്തിൽ അവിശ്വാസികൾ തന്നെയാണെങ്കിലും, ബാഹ്യത്തിൽ ഇസ്ലാംമതം സ്വീകരിച്ചു മുസ്ലിംകളായിരിക്കുകയാണല്ലോ. ആ സ്ഥിതിക്ക് അവരുടെ ബാഹ്യാവസ്ഥ പരിഗണി ച്ചു സത്യവിശ്വാസികൾ വഞ്ചിതരാകുവാനും, ഓർക്കാപ്പുറത്ത് അവർമൂലം പല അനിഷ്ട സംഭവങ്ങളും ഉണ്ടായിത്തീരുവാനും ഇടവരും. ദുഷ്ടന്മാരെപ്പറ്റി ശിഷ്ടൻമാരെന്ന് തെറ്റിദ്ധരിക്കുന്നത് പല ആപത്തുകൾക്കും വഴിവെക്കുമല്ലോ. ആകയാൽ, മുനാഫിക്വുകളെ സംബന്ധിച്ച് സത്യവിശ്വാസികൾ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഈ വസ്തുത സത്യവിശ്വാസികളെ ഈ വചനങ്ങൾ മുഖേന അല്ലാഹു ഉണർത്തുന്നു. വളരെ കരുതലോടെ നിങ്ങൾ സൂക്ഷിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു മൂന്നാം ചേരിയുംകൂടി അവരുടെ യഥാർത്ഥ സ്ഥിതി ഇന്നിന്നതാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി യുടെയും സത്യവിശ്വാസികളുടെയും അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളാണെന്ന് വാക്കുകൊണ്ടും ഭാവംകൊണ്ടും അവർ പ്രകടിപ്പിക്കൂം. വാസ്തവത്തിൽ വിശ്വാസം അവരെ തീണ്ടിയിട്ടുപോലുമില്ല എന്നാണ് 8-ാം വചനത്തിന്റെ താൽപര്യം, സൂറ: മുനാഫിക്വൂനിൽ ഈകാര്യം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "(നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്ന്. അല്ലാഹുവിനറിയാം നീ അവന്റെ റസൂൽ തന്നെയാണെന്ന്. നിശ്ചയമായും കപടവിശ്വാസികൾ കളവു പറയുന്നവർ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു'. താഴെ 14-ാം വചനം നോക്കുക. അവരുടെ ഈ അഭിനയത്തിൽ ശുദ്ധാത്മാക്കളായ ചില സത്യവിശ്വാ -സികൾ ചിലപ്പോൾ കബളിപ്പിക്കപ്പെട്ടേക്കും. എന്നാൽ സത്യവിശ്വാസികൾെ പാതുവെ അതിൽ വഞ്ചിതരാവുകയില്ല. അല്ലാഹുവിനെ വഞ്ചിക്കുവാൻ സാധ്യവുമല്ലല്ലോ. എന്നാലും തങ്ങളുടെ ഉള്ളുകള്ളി ആരും അറിയുകയില്ലെന്നാണവരുടെ ധാരണ. ഒരു പക്ഷേ, അല്ലാഹു പോലും തങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയുകയില്ലെന്ന് അവർ ധരിച്ചുവശായിരിക്കാം. അവരെപ്പറ്റി "നിങ്ങളോട് അവർ ശപഥം ചെയ്യുന്നതുപോലെ പുനരുത്ഥാന ദിവസം അവർ അല്ലാഹുവിനോട് ശപഥം ചെയ്തു പറയും' എന്ന് 58 : 18 ൽ ല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. എനി, അല്ലാഹുവിനെക്കുറിച്ച് ആ ധാരണ അവർ ക്കില്ലെന്ന് വന്നാൽ തന്നെയും അല്ലാഹുവിന്റെ കക്ഷിയായ സത്യവിശ്വാസികളോട് നടത്തുന്ന വഞ്ചന അല്ലാഹുവിനോടും നടത്തുന്ന വഞ്ചനയാണല്ലോ. ഇത്രയും നിന്ദ്യമായ ഈ കാപട്യം മൂലം ഐഹികമായ ചില താൽക്കാലിക നേട്ടങ്ങൾ മാത്രമാണവരുടെ ലക്ഷ്യം . പക്ഷേ, അങ്ങേ യറ്റം വഷളത്തവും അപമാനവുമായിരിക്കും അതിന്റെ ഫലം. പരലോകത്തിലാകട്ടെ കഠിനകഠോരമായ ശിക്ഷയും! അപ്പോൾ, അവരുടെ വഞ്ചന യഥാർത്ഥ -ത്തിൽ ബാധിക്കുന്നത് അവർക്ക് തന്നെയല്ലാതെ മറ്റാർക്കുമല്ല. ഇതൊന്നും ആ കപട -ന്മാർ-അവരുടെ വിഡ്ഢിത്തവും ഭോഷത്തവും കാരണമായി---ഗ്രഹിക്കുന്നില്ല. അതിനുള്ള സുബോധവും അവർക്കില്ല. അവരുടെ ഹൃദയങ്ങളിൽ ഒരുതരം രോഗമുണ്ടെന്ന് പറഞ്ഞതിന്റെ താൽപര്യം മേൽപറഞ്ഞതിൽ നിന്ന് മനസ്സിലാക്കാമല്ലോ. കാപട്യവും നിഷേധവുമൊക്കെ ആ രോഗത്തിന്റെ ലക്ഷണങ്ങളത്രെ. ഓരോ ക്വുർ-ആൻ വചനം അവതരിക്കുമ്പോഴും, ഓരോ ദൃഷ്ടാന്തം കാണുമ്പോഴും അവരിലുണ്ടാകുന്ന പ്രതികരണം അതുതന്നെ. ങ്ങിനെ ആ രോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.അല്ലാഹുപറയുന്നു: التوبة സാരം: "വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ (പരിഹാസ്യമായി) പറയും: നിങ്ങളിൽ ആർക്കാണ് ഇത് വിശ്വാസം വർദ്ധിപ്പിച്ചത് എന്ന്. എന്നാൽ വിശ്വസിച്ചവർക്ക് അത് വിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നു . അവർ സന്തോഷംകൊള്ളുകയും ചെയ്യും. ഹൃദയത്തിൽ രോഗമുള്ളവരാകട്ടെ, അത -വരുടെ മ്ളേച്ഛതയിലൂടെ മ്ളേച്ഛത വർദ്ധിപ്പിക്കുകയും ചെയ്യും. അവർ അവിശ്വാസികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും'. (തൗബ: 124, 125) അല്ലാഹു അവർക്ക്േ രാഗം വർദ്ധിപ്പിച്ചു എന്ന് പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന് മനസ്സിലാക്കാം.
2:11–12

وَإِذَا قِيلَ لَهُمۡ لَا تُفۡسِدُواْ فِي ٱلۡأَرۡضِ قَالُوٓاْ إِنَّمَا نَحۡنُ مُصۡلِحُونَ

أَلَآ إِنَّهُمۡ هُمُ ٱلۡمُفۡسِدُونَ وَلَٰكِن لَّا يَشۡعُرُونَ

(11) അവരോട്, "നിങ്ങൾ ഭൂമിയിൽ (നാട്ടിൽ) നാശമുണ്ടാക്കരുത്' എന്നു പറയപ്പെട്ടാൽ---അവർ പറയും: "നിശ്ചയമായും, ഞങ്ങൾ നന്മയുണ്ടാക്കുന്നവർ മാത്രമാകുന്നു. എന്ന്. (12) അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും, അവർ തന്നെയാണ് നാശമുണ്ടാക്കുന്നവർ. എങ്കിലും അവർ അറിയുന്നില്ല. -സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കൽ, ജനമദ്ധ്യെ ആ ശയക്കുഴപ്പം സൃഷ്ടിക്കൽ, വാക്കിനെതിരായ പ്രവർത്തനം, ഇസ്ലാമിന്റെ ശത്രുക്ക -ളുമായുള്ള രഹസ്യ ബന്ധങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയ്തികളെ ഉദ്ദേശിച്ചാണ് നാട്ടിൽ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടിൽ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് പറഞ്ഞാൽ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്മാർ തയ്യാറില്ലെന്ന് മാത്രമല്ല, തങ്ങൾ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടു -കയായിരിക്കും അവർ ചെയ്യുക. ശത്രുവിഭാഗവുമായുള്ള കൂട്ടുകെട്ടുകൊണ്ട് തങ്ങ ൾ ഉദ്ദേശിക്കുന്നത് മുസ്ലിംകൾക്കും അവർക്കുമിടയിൽ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവർ ന്യായീകരിക്കുകയും ചെയ്യും . ഇതെല്ലാം തനി പൊയ്വാക്കുകളാണ്; നാശത്തിന്റെ പ്രവർത്തനങ്ങൾ മാത്രമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ നാട്ടിൽ നാശവും കുഴപ്പവും ഉണ്ടാക്കിത്തീർക്കുക; ഇതൊന്നും ഗ്രഹി -ക്കുവാനുള്ള തന്റേടമോ, നന്മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ വർക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹൂ പറഞ്ഞതിന്റെ സാ രം. ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടെതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴുവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്ലിം നാമധാരികളുടെ എണ്ണം കാലംചെല്ലുംതോറും-ഇക്കാലത്ത് വിശേഷി ച്ചുംപെരുകിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം കുടുംബത്തിലും സമുദായത്തിലും പിറന്നു വളർന്നവരായത് കൊണ്ട് തങ്ങൾ മുസ്ലിംകളല്ലെന്ന് തുറന്നുപറയുവാൻ അവർക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കിൽ, തങ്ങൾ മുസ്ലിം കളുടെയും ഇസ്ലാമിന്റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്ലാമിനെതുരങ്കം വെക്കുന്ന നിരീശ്വര നിർമത യുക്തിവാദങ്ങളും, ഭൗതിക താൽപര്യങ്ങളുമായിരിക്കും അവരുടെ യഥാർത്ഥ കൈമുതൽ. മുസ്ലിം ബഹുജനങ്ങളിൽ നിന്ന് അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശി -പ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെപേരിൽ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യ വിശ്വാസികൾ ഇത്തരക്കാരെ ഇസ്ലാമിന്റെ പ്രത്യക്ഷ ശ്ര തുക്കളെക്കാൾ സൂക്ഷിക്കേണ്ടതാകുന്നു ( واالله المستعان (11) قِيل പറയപ്പെട്ടാൽ ل َ ھُم ْ അവരോട് ت ُ ف ْ سِد ُ وا لا നിങ്ങൾ നാശം (കുഴപ്പം) ഉണ്ടാക്കരുത് الأرْض ِ فِي ഭൂമിയിൽ (നാട്ടിൽ) او ُ لا َ ق അവർ പറയും ن َ حْنُ നിശ്ചയമായും ഞങ്ങൾ (മാത്രം---തന്നെ) ആകുന്നു مُصْلِحُون َ നന്മയുണ്ടാക്കുന്നവർ, പരിഷ്കർത്താക്കൾ (12) أ َ لا അല്ലാ, അല്ലേ (അറിയുക) إ ِ ن َّ ھُم ْ നിശ്ചയമായും അവർ ھُم ُ അവർ (തന്നെ) َ نوُدِس ْ فُم ْ لا നാശമുണ്ടാക്കുന്നവർ و َ ل َ كِنْ എങ്കിലും ي َ ش ْ عُرُون َ لا അവർ അറിയുന്നില്ല. അവർക്കു ബോധമുണ്ടാകുന്നില്ല.-
2:13–16

وَإِذَا قِيلَ لَهُمۡ ءَامِنُواْ كَمَآ ءَامَنَ ٱلنَّاسُ قَالُوٓاْ أَنُؤۡمِنُ كَمَآ ءَامَنَ ٱلسُّفَهَآءُۗ أَلَآ إِنَّهُمۡ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعۡلَمُونَ

وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ إِلَىٰ شَيَٰطِينِهِمۡ قَالُوٓاْ إِنَّا مَعَكُمۡ إِنَّمَا نَحۡنُ مُسۡتَهۡزِءُونَ

ٱللَّهُ يَسۡتَهۡزِئُ بِهِمۡ وَيَمُدُّهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

Passage continues through verse 2:16.

(13) "മനുഷ്യർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കുവിൻ' എന്ന് അവരോട് പറയപ്പെട്ടാൽ---അവർ പറയും: "ഭോഷൻമാർ വിശ്വസിച്ചതുപോലെ ഞങ്ങൾ വിശ്വസിക്കുകയോ'! അല്ലാ- - (-അറിയുക)! നിശ്ചയമായും, അവർ തന്നെയാണ് ഭോഷന്മാർ. എങ്കിലും, അവർക്ക് അറിഞ്ഞുകൂടാ. (14) വിശ്വസിച്ചവരെ അവർ കണ്ടുമുട്ടിയാൽ അവർ പറയും: "ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവർ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്)-തനിച്ചായാൽ അവർ പറയുകയും ചെയ്യും: "ഞങ്ങൾ നിങ്ങളുടെ കൂടെ(ത്തന്നെ)-യാണ്; ഞങ്ങൾ (അവരെ) പരിഹസിക്കുന്നവർ മാത്രമാകുന്നു. (15) അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിയലിൽ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു. (16) അക്കൂട്ടർ, സന്മാർഗത്തിനു -(പകരം) ദുർമാർഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ. എന്നാൽ അവരുടെ കച്ചവടം ലാഭകരമായില്ല; അവർ (ഉദ്ദിഷ്ട) മാർഗം പ്രാപിച്ചവരായതുമില്ല. (13) പറയപ്പെട്ടാൽ ل َ ُ ْ അവരോട് آم ِ ن ُ وا നിങ്ങൾ വിശ്വസിക്കുവീൻ വിശ്വസിച്ചതുപോലെ الن ّ َ اس ُ മനുഷ്യർ او ُ لا َ ق അവർ പറയും, പറയുകയായി ഞങ്ങൾ വിശ്വസിക്കുകയോ, വിശ്വസിക്കുമോ വിശ്വസിച്ചതുപോലെ الس ഭോഷന്മാർ أ َ لا അല്ലാ, അല്ലേ (അറിയുക) നിശ്ചയമായും അവർ ' അവർ തന്നെ الس ഭോഷന്മാർ എങ്കിലും അവർ അറിയുന്നില്ല. (14) അവർ കണ്ടുമുട്ടിയാൽ ّ َ ِ ين َ,آم َ ن ُ وا ا വിശ്വസിച്ചവരെ, او ُ لا َ ق അവർ പറയും آم َ ن ّ َ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു അവർ ഒഴിവായാൽ, ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്ലിംകളാണെന്നു -മൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ, നിങ്ങളുടെ പ്രവർത്തനങ്ങളും നടപടിയുമാണെങ്കിൽ അതിനു കടകവിരുദ്ധവുമാണ്. നിങ്ങൾ പറയുന്നത് നേരാണെങ്കിൽ ഇൗ നില മാറ്റി യ ഥാർത്ഥ സത്യവിശ്വാസികൾ വിശ്വസിച്ചതുപോലെയുള്ള വിശ്വാസം നി ങ്ങൾ സ്വീകരിക്കേണ്ടതാണ് എന്നൊക്കെയാണ് الن (മനുഷ്യർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കുവിൻ) എന്ന് പറഞ്ഞതിന്റെ താത്പര്യം. ഇവിടെ "മനുഷ്യർ' എന്ന് പറഞ്ഞത് നബി - യിൽ വിശ്വസിച്ചുകഴിഞ്ഞ സത്യവിശ്വാസികളെപ്പറ്റിയാണെന്ന് വ്യക്തമാണ്. അവരെപ്പറ്റി "മനുഷ്യർ' എന്ന് പറഞ്ഞതിൽ അവരാണ് യഥാർത്ഥ മനുഷ്യർ-അവരെപ്പോലെ നിങ്ങളും മനുഷ്യത്വ ഗുണമുള്ളവരാകേണ്ടതാണ്നിങ്ങളുടെ ഈ നിലപാട് മനുഷ്യത്വത്തിന് യോജിച്ചതല്ല എന്നൊക്കെ ചില സൂചനകൾ അടങ്ങി -യിരിക്കുന്നത് കാണാം أ َ الله നബി - യും ഉൾപ്പെടുന്ന അതേ സത്യ വിശ്വാസികളെപ്പറ്റി തന്നെയാണ് കപടവിശ്വാസികൾ ഭോഷന്മാർ എന്ന് വിശേഷിപ്പിച്ചതും. അവരൊക്കെ തനി ഭോഷന്മാരായത് കൊണ്ടാണ് അത്രത്തോളം ആ വിശ്വാസത്തിൽ ലയി -ക്കുവാൻ കാരണം, ഞങ്ങൾ അതിനുമാത്രം അധഃപതിച്ചിട്ടില്ല, അവരെപ്പോലെയു ള്ള വിശ്വാസം സ്വീകരിക്കവാൻ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെയാണ് മറുപടിയിൽ അവർ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. വാസ്തവം നേരെമറിച്ചാണുള്ളത്. യഥാ ർത്ഥ ഭോഷന്മാർ അവരല്ലാതെ മറ്റാരുമല്ല, പക്ഷേ അതു മനസ്സിലാക്കാനുള്ള തന്റേടവും വിവേകവും അവർക്കില്ല എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇരുമുഖന്മാരാണല്ലൊ കപടവിശ്വാസികൾ. സത്യവിശ്വാ -സികളുടെ അടുക്കൽ വരുമ്പോൾ തങ്ങളും സത്യവിശ്വാസികളെന്നോണം അഭിനയിക്കും. മുസ്ലിംകളെ തൃപ്തിപ്പെടുത്തലും, "ഗനീമത്തു' (യുദ്ധത്തിൽ ലഭിച്ചേക്കാവുന്ന സ്വത്തു)- കൾ മുതലായവയിൽ പങ്കുലഭിക്കലുമാണ് അവരുടെലക്ഷ്യം. അവിടംവിട്ടു ട യഥാർത്ഥ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും അടുക്കൽ ചെല്ലുമ്പോൾ ഉള്ളിലി -രിപ്പ് അവരോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങൾ മുസ്ലിംകളുമായി പെരുമാറുന്നത് കണ്ട് നിങ്ങൾ തെറ്റിദ്ധരിക്കേണ്ടതില്ല. ഞങ്ങൾ യാഥാർത്ഥത്തിൽ നിങ്ങളുടെ പക്ഷക്കാർ തന്നെയാകുന്നു. പരിഹാസത്തിന് വേണ്ടി മാത്രമാണ് ഞങ്ങൾ അവരെ സമീപിക്കുന്നത് . നിങ്ങളുടെ നന്മയാണ് ഞങ്ങളുടെയും ലക്ഷ്യം എന്നൊക്കെ. ഇതിനെപ്പറ്റിയാണ് 1 4--ാം വചനത്തിൽ പ്രസ്താവിക്കുന്നത്. അവരുടെ ഈ പരിഹാസത്തെ അല്ലാഹു വെറുതെ വിടുവാൻ തനിച്ചായാൽ അവരുടെ പിശാചുകളിലേക്ക് او ُ لا َ ق അവർ പറയും إ ِ ن َّ ا നിശ്ചയമായും ഞങ്ങൾ നിങ്ങളുടെ കൂടെയാണ് നിശ്ചയമായു ഞങ്ങൾ (മാത്രം---തന്നെ) ആകുന്നു പരിഹസിക്കുന്നവർ. (15) ُ َّ اللها അല്ലാഹു പരിഹസിക്കുന്നു, പരിഹസിക്കും ِِ م ْ 9 അവരെ അവരെ നീട്ടി (അയച്ചു) ഇടുകയും ചെയ്യും അവരുടെ അതിരുകവിയലിൽ, ധിക്കാരത്തിൽ അവർ (അന്ധാളിച്ചു---അന്തം വിട്ടു) അലഞ്ഞുനടക്കുമാറ്. (16) അക്കൂട്ടർ َّ ِ ين َ ,ا യാതൊരുവരാണ് അവർ (വിലക്ക്) വാങ്ങി َّ لا ദുർമാർഗം സന്മാർഗത്തിന് (പകരം എന്നാൽ (എന്നിട്ട്) ലാഭകരമായില്ല അവരുടെ കച്ചവടം അവർ ആയതുമില്ല നേർമാർഗം പ്രാപിച്ചവർ. 15--ാം വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇഹ -ത്തിലും പരത്തിലും അല്ലാഹു അവരെ പരിഹസിക്കുകയും നിന്ദിക്കുകയും തന്നെ ചെയ്യും. തൽക്കാലം അവരുടെ ഇഷ്ടംപോലെ മതിമറന്നു നടക്കട്ടെ എന്ന്വെച്ച് അവരെ അയച്ചുവിടു -കയാണ് ചെയ്യുന്നത്. പെട്ടന്ന് നടപടി എടുക്കുന്നില്ല. ന്റ പിടിയിൽ ഒതുങ്ങാതെ രക്ഷപ്പെടുവാൻ അവർക്കു കഴിയുകയില്ല. (അവരുടെ പിശാചുക്കൾ) എന്നുപറഞ്ഞത് ഇസ്ലാമിന്റെ പ്രത്യക്ഷ ശ്ര തുക്കളായ യഹൂദികളിലും, ശിർക്കിന്റെ നേതാക്കളിലുമുള്ള അവരുടെ സുഹൃത്തുക്കളും വേഴ്ച്ചക്കാരുമാകുന്നു. ُ َّ اللها (അല്ലാഹു അവരെ പരിഹസിക്കും) എന്നുപറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസപ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷാ നടപടി എടുക്കുമെന്നത്രെ. (ഒരു തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാകുന്നു. (42: 40) കുറ്റത്തിനനുസരിച്ചായിരിക്കും അതിന്റെ പേരിലുള്ള ശിക്ഷാനടപടി എന്നു സാരം. കൈവശമുള്ള ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു സ്വീകരിക്കുന്നതിനാണ് വിലക്കുവാങ്ങുക എന്നും, കച്ചവടം, നടത്തുക എന്നും പറയുന്നത്. ഇങ്ങോട്ട് പകരം ലഭിക്കുന്ന വസ്തു അങ്ങോട്ട് കൊടുക്കുന്നതിനെക്കാൾ ലാഭകരമൊ പ്രയോജനകരമോ ആണെന്ന് കാണുമ്പോഴാണ് ക്രയവിക്രയം സ്വാഭാവികമായി ഉണ്ടാ -കാറുള്ളത്. ചുരുങ്ങിയ പക്ഷം അങ്ങോട്ട് കൊടുത്തതും ഇങ്ങോട്ട് ലഭിച്ചതും സമവില കണക്കാക്കപ്പെടുന്നതെങ്കിലുമായിരിക്കണം. അല്ലാത്തപക്ഷം ആ കച്ചവടം നഷ്ടക -രമായിത്തീരുന്നു. മുനാഫിക്വുകളെ സംബന്ധിച്ചിടത്തോളം അവരുടെ കച്ചവടം ലാ ഭകരമായില്ലെന്ന് മാത്രമല്ല, ഇറക്കിയ മൂലധനം രക്ഷപ്പെട്ടു കിട്ടുകപോലുമുണ്ടായില്ല. അതും നഷ്ടപ്പെടുകയാണുണ്ടായത്. ക്വത്താദ: (റ) പ്രസ്താവിച്ചതായി നി വേദനം ചെയ്യപ്പെട്ടത്പോലെ: സന്മാർഗത്തിൽ നിന്ന് ദുർമാർഗത്തിലേക്കും, യോജിപ്പിൽനിന്ന് ഭിന്നിപ്പിലേക്കും, അഭയത്തിൽ നിന്ന് ഭയത്തിലേക്കും സദാചാരത്തിൽ നിന്ന് ദുരാചാ -രത്തിലേക്കും വഴുതിപ്പോകുകയാണവർ ചെയ്തത്. നല്ലതും ചീത്തയും തിരിച്ചറിയുവാനും അന്വേഷിക്കുവാനുമുള്ള ബുദ്ധിയും ചിന്താശക്തിയും അല്ലാഹു മനുഷ്യർക്ക് നല്കിയിട്ടുണ്ട്. അല്ലാഹു അവർക്ക് റസൂലിനെ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം മുഖാമുഖമായി അവെ ര സത്യത്തിലേക്ക് ക്ഷണിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള വദഗ്രന്ഥം അവരുടെ മുമ്പിൽ തുറന്നുവെക്കുകയും ചെയ്തു. മനസ്സിലിരിപ്പ് എന്തുതന്നെയായിരുന്നാലും അതിൽ തങ്ങൾക്കുള്ള വിശ്വാസം വാഗ്മൂലം അവർ രേഖപ്പെടുത്തുകയും, സന്ദർഭം വരുമ്പോൾ അഭിനയിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ, സന്മാർഗമാകുന്ന മുലധനം അവർക്കു കൈവന്നു. അതവർ പയോഗപ്പെടുത്തുകയോ വളർത്തുകയോ അല്ല---അതിനെ പുറംതള്ളുകയും പകരം കൽപ്പിച്ചുകൂട്ടി ദുർമാർഗം ഏറ്റെടുക്കുകയുമാണ്---ചെയ്തത്, ഇതാണവർ ചെയ്ത കച്ചവടം. സന്മാർഗം എന്തെന്നറിയാതെ, അല്ലെങ്കിൽ അത് പ്രാപിക്കുവാൻ അവസരം കിട്ടാ തെ ദുർമാർഗത്തിൽ പതിച്ചവരാണവർ. സന്മാർഗം കൈവന്നശേഷം അത് വലിച്ചെ -റിയുകയാണവർ ചെയ്തത്. സന്മാർഗം നിശ്ശേഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, അവരുടെ ഉദ്ദേശ്യങ്ങളൊന്നും നിറവേറിയതുമില്ല.
2:17–18

مَثَلُهُمۡ كَمَثَلِ ٱلَّذِي ٱسۡتَوۡقَدَ نَارٗا فَلَمَّآ أَضَآءَتۡ مَا حَوۡلَهُۥ ذَهَبَ ٱللَّهُ بِنُورِهِمۡ وَتَرَكَهُمۡ فِي ظُلُمَٰتٖ لَّا يُبۡصِرُونَ

صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَرۡجِعُونَ

(17) "അവരുടെ ഉപമ യാതൊരുവന്റെ മാതിരിയാകുന്നു: അവൻ ഒരു തീ കത്തിച്ചുണ്ടാക്കി; എന്നിട്ട് അവന്റെ ചുറ്റുപാടിലുള്ളതിന് അത് വെളിച്ചം നൽകിയപ്പോൾ അല്ലാഹു അവരുടെ (അവിടെയുള്ളവരുടെ) പ്രകാശം കൊണ്ടുപോയി (കണ്ണു) കാണാത്തനിലയിൽ അന്ധകാരങ്ങളിൽ (കൂരിരുട്ടിൽ) അവൻ അവരെ വിട്ടേക്കുകയും ചെയ്തു. (18) ബധിരന്മാർ! ഊമകൾ! അന്ധന്മാർ! ആകയാൽ അവർ മടങ്ങുകയില്ല. (17) അവരുടെ ഉപമ, മാതിരിയാണ് ي ِ َّ ,ا യാതൊരുവന്റെ അവൻ കത്തിച്ചുണ്ടാക്കി ن َ ار ً ا ഒരു എന്നിട്ടതു വെളിച്ചം നൽകിയപ്പോൾ അതിന്റെ ചുററുമുള്ളതിനെ, ചുറ്റുപാടിലുള്ളവരെ اللها അല്ലാഹു പോയി അവരുടെ പ്രകാശവും കൊണ്ട് അവരെ ഉപേക്ഷിക്കുക (വിട്ടേക്കുക)യും ചെയ്തു അന്ധകാരങ്ങളിൽ അവർ (കണ്ണു) കാണാതെ. (18) ٌ ُّ ബ ബധിരന്മാർ ْ م ٌ ( ب ُ ഊമകൾ ع ُ م ْ ي ٌ അന്ധന്മാർ ف َ ُ ْ അതിനാൽ അവർ അവർ മടങ്ങുകയില്ല. കപടവിശ്വാസികളുടെ ചില ഉപമകളാണ് ഈ വചനങ്ങളിൽ വിവരിച്ചിരിക്കുന്നത്. പ്രതിപാദന രീതിയിൽ ഉപമകൾക്ക് നല്ലൊരു സ്ഥാനം ന ൽകപ്പെട്ടിട്ടുണ്ട്. പ്രതിപാദ്യ വിഷയത്തിന്റെ മർമവശവും വിശദാംശങ്ങളും ഗ്രഹിക്കുവാ -നും, സാധാരണക്കാർക്ക് വിഷയം വേഗം മനസ്സിലാക്കുവാനും അതു പ്രയോജനെ പ്പടുന്നു. അറബികൾക്കിടയിൽ ഉപമകൾ വിവരിക്കുന്ന പതിവ് മുമ്പേയുള്ളതാണ്. ചില സന്ദർഭങ്ങളിൽ, ഒരു നീണ്ട വിശദീകരണത്തെക്കാൾ ഒരു ചെറിയ ഉപമയായി -രിക്കും കൂടുതൽ ഉപകരിക്കുക. ഉപമകൾ ഉദ്ധരിക്കുന്നതിനെ സംബന്ധിച്ച് ചില പ്രത്യേക പരാമർശങ്ങൾ തന്നെ താഴെ വചനങ്ങളിൽ വരുന്നുണ്ട്. ഈ ഉപമയുടെ വിവരണമെന്നോണം പല രിവായത്തു (നിവേദനം)കളും ഉദ്ധരിക്കപ്പെട്ടു കാണാം. കൂട്ടത്തിൽ കൂടുതൽ വ്യക്തവും ഹൃദ്യവുമായി ഇബ്നു മസ്-ഊദ്(റ) മുതലായ ചില സ്വഹാബികളിൽ നിന്ന് ഇബ്നു ജരീർ (റ) ഉദ്ധരിച്ച ഒരു രിവായത്താകുന്നു. അതിന്റെ സാരം ഇങ്ങിനെയാണ്: "റസൂൽ മദീനായിൽ വന്ന അവസരത്തിൽ ചില ആളുകൾ ഇസ്ലാമിൽ പ്രവേശിച്ചു. പിന്നീട് അവ ർ കപടവിശ്വാസികളായി മാറി. അവരുടെ ഉപമ ഒരു മനുഷ്യന്റേത് പോലെയായിത്തീർന്നു: അയാൾ ഇരുട്ടിലായിരുന്നു. അതിനാൽ അയാൾ തീ കത്തിച്ചു. ആ തീ അയാളുടെ ചുറ്റുപാടി- ലുമുള്ള കുണ്ടുകുഴികളിലും ഉപദ്രവവസ്തുക്കളിലും വെളിച്ചം പരത്തി. അയാൾക്ക് അതെല്ലാം കാണുമാറായി. അയാൾ ണന്ന് അയാൾക്ക് അറിയുവാൻ കഴിഞ്ഞു. അങ്ങിനെയിരിക്കെ അയാളുടെ തീ കെട്ടുപോയി. അതുമൂലം സൂക്ഷിക്കേണ്ടുന്ന ഉപദ്രവവസ്തുക്കൾ തിരിച്ചറിയാതെയായി . ഇപ്രകാരമാണ് കപടവിശ്വാസിയും. അവൻ ആദ്യം ശിർക്കാകുന്ന ഇരുട്ടിലായിരുന്നു. എന്നിട്ടു അവൻ ഇസ്ലാം സ്വീകരിച്ചു. അതോടെ ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവൻ തിരിച്ചറിഞ്ഞു. അങ്ങിനെയിരിക്കെ (വീണ്ടും) അവിശ്വാസിയായി. ഹറാമിൽ നിന്ന് ഹലാലും ചീത്തയിൽനിന്ന് നല്ലതും അറിയാതെയായിത്തീർന്നു. അങ്ങിനെ, അവർ (കപടവിശ്വാസികൾ) ബധിരന്മാരും ഊമകളും, അന്ധന്മാരുമാകുന്നു. എനി, അവർ ഇസ്ലാമിലേക്ക് മടങ്ങുകയില്ല'. വേണ്ടപ്പെട്ട കാര്യങ്ങൾ കേട്ടു മനസ്സിലാക്കുകയോ, യാഥാർത്ഥ്യങ്ങൾ വാ തുറന്ന് സംസാരിക്കുകയോ, കണ്ണുകൊണ്ടു നോക്കിക്കാണുകയോ ചെയ്യാത്തവരാകകൊണ്ടാണ് അലങ്കാരരൂപത്തിൽ കപടവിശ്വാസികൾ ബധിരന്മാരും, ഊമകളും, അന്ധന്മാരുമാണെന്ന് പറഞ്ഞത്. സൂറത്തുൽ ഹജ്ജിൽ അല്ലാഹു പറയുന്നു: "അവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എന്നാലവർക്ക് ബുദ്ധി കൊടുത്ത് ചിന്തിക്കുമാറുള്ള ഹൃദയങ്ങളൊ, കേട്ടറിയുമാറുള്ള കാതുകളോ ഉണ്ടാകേണ്ടിയിരിക്കുന്നു! എന്നാൽ, (വാ -സ്തവത്തിൽ) കണ്ണുകൾക്കല്ല. അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങൾക്കത്രെ അന്ധത ബാധിക്കുന്നത്'. (ഹജ്ജ്; 46) കപടവിശ്വാസികൾക്ക് മറ്റൊരു ഉപമകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു:---
2:19–20

أَوۡ كَصَيِّبٖ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٞ وَرَعۡدٞ وَبَرۡقٞ يَجۡعَلُونَ أَصَٰبِعَهُمۡ فِيٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلۡمَوۡتِۚ وَٱللَّهُ مُحِيطُۢ بِٱلۡكَٰفِرِينَ

يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

(19) "അല്ലെങ്കിൽ, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാകുന്നു: അതിൽ അന്ധകാരങ്ങളും ധ കൂരിരുട്ടും പ, ഇടിയും, മിന്നലുമുണ്ട്. ഇടിവാളുകൾ നിമിത്തം മരണത്തെ ഭയന്ന അവർ ധ ആ മഴയിൽ പെട്ടവർ പ തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവികളിൽ ഇടുന്നു! അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു. (20) മിന്നൽ അവരുടെ കാഴ്ചകളെ റാഞ്ചി എടുക്കുമാറാകുന്നു! അതവർക്ക് വെളിച്ചം നൽകുമ്പോഴൊക്കെ അവരതിൽ നടക്കും; അതവരിൽ ഇരുട്ടാക്കിയാൽ അവർ നിന്നേക്കുകയും ചെയ്യും. അല്ലാഹു ഉദ്ദേ- ശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും അവരുടെ കാഴ്ചകളും അവൻ കൊണ്ടുപോകുക ധ എടുത്തുകളയുക പ തന്നെ ചെയ്യുമായിരുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. ആദ്യത്തെ ഉപമയെക്കാൾ കുറച്ചുകൂടി വിസ്തൃ -തമാണ് ഈ ഉപമ . രണ്ടുതരം വീക്ഷണങ്ങളിലൂടെ ഈ ഉപമ വ്യാഖ്യാനിക്കപ്പെടാറുണ്ട്. (1) കപട വിശ്വാസികളുടെ സ്ഥിതിഗതികളുടെ പൊതുവെ -യുള്ള ഒരു ചിത്രീകരണമാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്ന നിലക്ക്. (2) അവരുടെ സ്ഥിതിഗതികളുടെ ചില വശങ്ങളെ പ്രത്യേകം പ്രേ ത്യകം ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന നിലക്ക്. ഈ രണ്ടു നിലക്കുള്ള വ്യാഖ്യാനം ഒന്നാമത്തെ ഉപമയിലും സ്വീകരിക്കപ്പെടാതില്ല. പക്ഷേ, ആ രണ്ടു നിഗമനങ്ങളും തമ്മിലുള്ള താരതമ്യം കൂടുതൽ പ്രകടമാകുന്നത് ഈ ഉപമയുടെ വ്യാഖ്യാനത്തിലാകുന്നു. ഒന്നാമത്തെ വീക്ഷണപ്രകാരം ഇതിന്റെ വ്യാഖ്യാനം ഏതാണ്ടിങ്ങിനെയാണ്: ആകാശത്തുനിന്ന് വമ്പിച്ച മഴ പെയ്തുകൊണ്ടിരിക്കുന്നു. രാത്രിയു ടെ അന്ധകാരത്തിന് പുറമെ, മഴയുടെ ആധിക്യംകൊണ്ടും, മഴക്കാറുകളുടെ കുന്നുകൂ -ടൽ കൊണ്ടുമുള്ള അന്ധകാരങ്ങളും, എല്ലാം കൂടി വമ്പിച്ച കൂരിരുട്ട്. മുമ്പോട്ട് നീങ്ങു -വാൻ വഴി കണ്ടുകൂടാ. തപ്പി നടക്കുവാൻ പോലും കഴിയാതെ മനസ്സിന്റെ സമനിലയും തെ റ്റിയിരിക്കുന്നു. കാരണം, ഇടതടവില്ലാത്ത ഇടിയും മിന്നലും ഇടിവാളിന്റെ പൊട്ടലും ചീറ്റലും കേൾക്കുമ്പോൾ മരണത്തെ ഭയന്ന് ആളുകൾ ചെവിയിൽ വിരൽ തിരുകി പാത്തിക്കളയും. മിന്നലിന്റെ അതിപ്രസരമാണെങ്കിൽ കണ്ണിന്റെ കാഴ്ച നഷ് ടപ്പെട്ടുപോകുമാറ് (19) ْ و َ أ അല്ലെങ്കിൽ ഒഴുകിവരുന്ന ഒരു (പെരു)-മഴ പോലെയാണ് الس ആകാശത്തു നിന്ന് ِ هي ِ ف അതിലുണ്ട് അന്ധകാരങ്ങൾ ഇടിയും മിന്നലും അവർ ആക്കുന്നു അവരുടെ വിരലുകളെ م ْ في َ ذآ അവരുടെ കാതുകളിൽ الص ഇടിമിന്നലു (ഇടിത്തീ, ഇടിവാൾ) കൾ നിമിത്തം ح َ ذ َ ر َ ഭയപ്പെട്ട് മരണത്തെ ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ م ُ ح ِ يط ٌ വലയം ചെയ്ത (ചെയ്യുന്ന)-വനാണ് അവിശ്വാസികളെ. (20) ي َ ك َ اد ُ ആകാറാകുന്നു മിന്നൽ റാഞ്ചിയെടുക്കുക അവരുടെ കാഴ്ചകളെ അതു വെളിച്ചം നൽകുമ്പോഴെല്ലാം ل َ ُ ْ അവർക്ക് അവർ നടക്കും ِ هي ِ ف അതിൽ അത് ഇരുട്ടാക്കിയാൽ അവർക്ക് او ُ ما َ ق അവർ നിൽക്കും ഉദ്ദേശിച്ചിരുന്നെങ്കിൽ ُ َّ اللها അല്ലാഹു പോകുകതന്നെ ചെയ്യുമായിരുന്നു അവരുടെ കേൾവിയെകൊണ്ട് അവരുടെ കാഴ്ചകളെയും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും, വസ്തുവിനും ق َ د ِ ير ٌ കഴിവുള്ളവനാണ്. ഭയങ്കരവും. മിന്നലിന്റെ വെളിച്ചം കിട്ടുമ്പോൾ അൽപമൊന്ന് നട ന്നു നീങ്ങുവാൻ ശ്രമിക്കും. അപ്പോഴേക്ക് വീണ്ടും ഇരുട്ട്. അതോടെ സ്തംഭിച്ചു നിൽക്കുകയായി. അല്ലാഹു കാത്തുരക്ഷിച്ചതുകൊണ്ട് ഭാഗ്യത്തിന് ചെകിട് പൊട്ടി കേൾവി ന ശി -ക്കാതെയും, കണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു മഴയിൽ അകപ്പെട്ടാലത്തെ അവസ്ഥപോലെയാണ് ടയും സ്ഥിതിഗതികൾ. അതായത്, ഒരിക്കലും മനസ്സമാധാനമോ സ്വസ്ഥതയോ അവർക്കില്ല . സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്. പരിഭ്രമവും ഭീതിയും മെ റ്റാരു ഭാഗത്ത്. നബി യുടെയും സത്യവിശ്വാസികളുടെയും പക്ഷത്ത് ചേർന്നാലുണ്ടാകുന്ന നേട്ടങ്ങളും, അതോടൊപ്പം അതിനാൽ നേരിട്ടേക്കാവുന്ന ഉത്തരവാദിത്വങ്ങളും വേറൊരുവശത്ത്. അവിശ്വാസികളുടെ കൂടെ ചേർന്നാൽ ലഭിക്കുന്ന സ്വാർത്ഥങ്ങളും അതിന്റെ ഭവിഷ്യത്തുകളും വേറെയും. ചുരുക്കിപ്പറഞ്ഞാൽ, മേൽ വിവരിച്ച മഴയിൽ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ തന്നെ എന്നു സാരം. രണ്ടാമത്തെ വ്യാഖ്യാനരീതി ഏതാണ്ടിങ്ങിനെയാണ്: അവരുടെ നൻ മക്കുവേണ്ടി അല്ലാഹുവിൽനിന്നു അവതരിച്ചുകൊണ്ടിരിക്കുന്ന ക്വുർ-ആൻ വചനങ്ങൾ, സന്ദേശങ്ങൾ, ദൃഷ്ടാന്തങ്ങൾ, വിധിവിലക്കുകൾ ആദിയായവയാണ് മഴയോ ട് ഉപമിക്കപ്പെട്ടിരിക്കുന്നത്. മഴ ഭൂമിയെ ജീവസ്സുള്ളതാക്കുന്നതുപോലെ അവ മനുഷ്യനും ജീവസ്സുണ്ടാക്കുന്നുവല്ലോ. ശക്തിയായ മഴ വർഷിക്കുമ്പോൾ ഇടിയും മിന്നലും സ്വാഭാവികമാണ്. കപട വിശ്വാസികളുടെ സംശയം, കാപട്യം, ആശയക്കുഴപ്പം, ദുർേ മാഹം ആദിയായവയാണ് ഇരുട്ടിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ദിവ്യ സന്ദേശങ്ങളിൽ അടങ്ങിയിട്ടുള്ള താക്കീതുകൾ, മുന്നറിയിപ്പുകൾ മുതലായവ ഇടികളോടും , അതിലെ ദൃഷ്ടാന്തങ്ങൾ, സന്തോഷ വാർത്തകൾ മുതലായവ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. താക്കീതുകളും ശാസനകളും കേട്ട് സഹിക്കവയ്യാതെ അവർ തിരിഞ്ഞുകളയുന്നതിനെയാണ് ഇടിവാൾ നിമിത്തം മരണത്തെ ഭയന്ന് കാതു -പൊത്തുന്നതിനോട് ഉപമിച്ചിരിക്കുന്നത്. പക്ഷേ, അവർ കാതുപൊത്തിയതുകൊ ണ്ട് രക്ഷ കിട്ടുവാൻ പോകുന്നില്ല എന്നത്രെ "അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്' എന്ന് പറഞ്ഞതിന്റെ താൽപര്യം. സത്യമാർഗം സ്വീകരിച്ചാൽ ഭൗതികമായും പാരത്രികമായും ലഭിക്കുവാനിരിക്കുന്ന നൻമകളെപ്പറ്റി ചിലപ്പോൾ അവർക്ക് ബോധോദയം ഉണ്ടാകും. അങ്ങനെ, ഗതി അൽപം മുന്നോട്ടാകും. അപ്പോഴേക്കും സ്വാർത്ഥ വിചാര -ങ്ങളും പരീക്ഷണഘട്ടങ്ങളും ഓർമവരും. അതോടെ അത് സ്തംഭനത്തിലാകും. അതാണ് മിന്നൽ വെളിച്ചത്തിൽ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാൽ നിന്നു പോകുമെന്നും പറഞ്ഞത്. കണ്ടും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള കഴിവ് അല്ലാഹു അവർക്ക് നൽകിയതിനെ അവർ ദുരുപയോഗപ്പെടുത്തിയിരിക്കെ, അവയെ നിശ്ശേഷം എടുത്തുകളയുവാൻ അവന് ഒട്ടും പ്രയാസമില്ല. എങ്കിലും അതവൻ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊ ണ്ട് സംഭവിച്ചിട്ടില്ലെന്ന് മാത്രം. മൊത്തരൂപത്തിലും, വിശദരൂപത്തിലുമുള്ള ഈ രണ്ട് വ്യാഖ്യാ ന രീതികളിൽ സാധാരണ ബുദ്ധികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ രൂപമായിരിക്കും കൂടുതൽ അനുകരണീയവും വ്യക്തവുമായി തോന്നുക. എങ്കിലും, സാഹിത്യ രംഗത്ത് കൂടുതൽ സ്ഥാനം അർഹിക്കുന്നത് ഒന്നാമത്തെ രൂപമാകുന്നു. ഓരോരുത്തർക്കും വനവന്റെ ബുദ്ധി വികാസവും ചിന്താമണ്ഡലവും അനുസരിച്ച് ഓരോ ഉപമയിലും ടങ്ങിയ തത്വരഹസ്യങ്ങൾ പരതിനോക്കി കണ്ടുപിടിക്കുവാൻ ഇതാണ് കൂടുതൽ ഉപകരിക്കുക. أ َ الله രണ്ട് ഉപമകളും ഒരേ തരം മുനാഫിക്വുകളെ സംബന്ധിച്ചു ത ന്നെയാണെന്നും, അല്ലെന്നും രണ്ടഭിപ്രായം വ്യാഖ്യാതാക്കൾക്കിടയിലുണ്ട്. ഇമാം ഇബ്നു ജരീർ (റ) മുതലായ പലരും ഒന്നാമത്തെ അഭിപ്രായവും, ഇബ്നുകഥീർ (റ) മുതലായ പലരും രണ്ടാ -മത്തെ-അല്ലെന്നുള്ള---അഭിപ്രായവുമാണ് സ്വീകരിച്ചുകാണുന്നത്. വിശ്വാസം ഉള്ളിൽ തീണ്ടിയിട്ടേ ഇല്ലാത്ത മുഴുത്ത കപടൻമാരെ സംബന്ധിച്ചാണ് 17- -ാം വചനത്തിലെ തീയിന്റെ ഉപമ. അതിന്റെ ദുർബ്ബല ത നിമിത്തം ഇസ്ലാമിക ശിക്ഷണത്തിൽ ഉറച്ചു നിൽക്കുവാൻ കഴിയാത്തവരും, സംശയവും ആശയക്കുഴപ്പവും നേരിടുകയും ഇടക്ക് ബോധോദയവും സത്യവിശ്വാസത്തിന്റെ പ്രകാശവും പ്രകടമാകുകയും ചെയ്യുന്ന രണ്ടാംതരം കപടന്മാരെ സംബന്ധിച്ചാണ് ഈ വചനത്തിലെ ഉപമ. ഇതാണ് രണ്ടാമത്തെ അഭിപ്രായം. പല ക്വുർ ആൻ വചനങ്ങളും മറ്റും ഉദ്ധരിച്ചും ഉദാഹരിച്ചും കൊണ്ട് ഇബ്നുകഥീർ (റ) ഈ അഭിപ്രായം അദ്ദേഹത്തിന്റെ തഫ്സീറിൽ സ്ഥാപിച്ചു കാണാവുന്നതാണ്. 19--ാം വചനത്തിന്റെ അവസാനത്തിൽ ُ َّ اللها (അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്) എന്നും 20ന്റെ അവസാനത്തിൽ َّ ن ِ إ َ َّ اللها (അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്നും പറഞ്ഞതുപോലെ, മുമ്പുള്ള വാക്യങ്ങളുമായി ഘടനയിലോ വിഷയത്തിലോ പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ചില വാക്യങ്ങൾ ക്വുർ-ആനിൽ കാണപ്പെടുക സർവ്വസാധാരണമാകുന്നു. മിക്ക ആയത്തുകളും സമാപിക്കുന്നത് ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു വാക്യത്തോടു കൂടിയായിരിക്കും. മുൻവാക്യങ്ങളുമായി അവ പ്രത്യക്ഷബന്ധം തോന്നുകയില്ലെങ്കിലും---സംസാര വിഷയത്തിന്റെയും സന്ദർഭത്തിന്റേയും പശ്ചാത്തലത്തിൽ അല്പം ആലോചിച്ചാൽ ആ അനുബന്ധവാക്യങ്ങൾ വലിപ്പം കൊണ്ട് വളരെ ചെറിയതായിരിക്കുന്നതോടൊപ്പം അവ വളരെ അർത്ഥഗർഭങ്ങളാണെന്നും കാണാവുന്നതാണ്. സംസാരവിഷയത്തിന്റെ രത്നച്ചുരുക്കമോ, അതിലട -ങ്ങിയ തത്വമോ, യുക്തിയോ, അതിന് നിദാനമായ ഏതെങ്കിലും യാഥാർത്ഥ്യമോ---അങ്ങിനെ പലതും---ചൂണ്ടിക്കാട്ടുന്നതായിരിക്കും ആ വാക്യങ്ങൾ. സന്ദർഭം നോക്കി ചിന്തിക്കുന്നവർക്ക് അവയിൽ നിന്ന് പല സാരങ്ങളും കണ്ടെടുക്കുവാൻ കഴിയുന്നതാണ് താനും. واالله الموفق വിഭാഗം - 3 സൂറത്തിന്റെ ആദ്യത്തെ ചില വചനങ്ങളിൽ ഭയഭക്തൻമാരെക്കുറിച്ചും , പിന്നീട് ചില വചനങ്ങളിൽ അവിശ്വാസികളെക്കുറിച്ചും, അതിന് ശേഷം ഇതുവരെയുള്ള വചനങ്ങളിൽ കപടവിശ്വാസികളെക്കുറിച്ചും സംസാരിച്ചശേഷം, അടുത്ത വചനങ്ങളിൽ മനുഷ്യസമുദായത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
2:21

يَـٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ

(21) ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുവിൻ; നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം. (21) മനുഷ്യരേ നിങ്ങളുടെ രക്ഷിതാവിനെ ي ِ َ ّ,ا യാതൊരുവനായ അവൻ നിങ്ങളെ സൃഷ്ടിച്ചു യാതൊരുവരെയും നിങ്ങളുടെ മുമ്പുള്ള നിങ്ങളായേക്കാം, ആകുവാൻവേണ്ടി നിങ്ങൾ സൂക്ഷ്മത പാലിക്കും.
2:22

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ

(22) ِ َ ّ,ج ആക്കിയവൻ ُ م ُ ( ل َ നിങ്ങൾക്ക് الأر ْ ض َ ഭൂമിയെ ഒരു വിരിപ്പ് و َ الس َّ م َ اء َ ആകാശത്തെയും ب ِ ن َ اء ً ഒരു കെട്ടിടം അവൻ ഇറക്കുകയും ചെയ്തു الس ആകാശത്തുനിന്ന് م َ اء ً വെള്ളം എന്നിട്ട് അവൻ പുറപ്പെടുവിച്ചു ب ِ ه ِ അതുമൂലം, അതുകൊണ്ട് الث (വർഗ)-ങ്ങളിൽ നിന്ന് ആഹാര(-ഉപജീവന)-ത്തിന്നായി ُ م ْ ( ل َ നിങ്ങൾക്ക് അതിനാൽ നിങ്ങൾ ഉണ്ടാക്കരുത് اللهِ َّ ِ അല്ലാഹുവിന് തുല്യന്മാരെ നിങ്ങൾ (ആയിരിക്കെ) നിങ്ങൾ അറിയും. "ആരാധന' എന്ന് അർത്ഥം കൽപിച്ച "ഇബാദത്ത്, "രക്ഷിതാവ്' എന്നർത്ഥം കൊടുത്ത "റബ്ബ്' എന്നിവയുടെ അർത്ഥോദ്ദേശ്യങ്ങളെപ്പറ്റി സൂറഃ ഫാതിഹഃയിലും, "സൂക്ഷ്മത പാലിക്കൽ' എന്നർത്ഥം കൽപിച്ച "തക്വ്വയെപ്പറ്റി ഈ സൂറത്തിന്റ ആദ്യത്തിലും വിവരിച്ചത് ഓർക്കുക. വിശ്വാസി, അവിശ്വാസി, കപടവിശ്വാസി എന്നീ വ്യത്യാസം കൂടാതെ, ക്വുർ-ആൻ അവതരിക്കുന്ന കാലത്തുള്ളവരും, അതിനുശേഷം ഉണ്ടാകുന്നവരുമായ മനുഷ്യരെ ഒന്നടങ്കം സംബോധന ചെയ്തുകൊണ്ട് അവർക്കെല്ലാം അസ്തിത്വം നൽകിയ സ്രഷ്ടാവും, അവരെ രക്ഷിച്ചു പരിപാലിച്ചുവരുന്ന രക്ഷിതാവുമായ അല്ലാഹുവി നെ ആരാധിക്കണമെന്നും, സ്രഷ്ടാവും രക്ഷിതാവും അവൻ മാത്രമാണെന്ന യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടിരിക്കെ അവനു സമൻമാരെയും പങ്കാളികളെയും ഏർപ്പെടു -ത്തരുതെന്നും അല്ലാഹു കൽപ്പിക്കുന്നു. മനുഷ്യലോകത്തെ തൗഹീദാകുന്ന ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, അതിന്റെ അനിഷേധ്യമായ അനി -വാര്യതകൂടി (22) അതായത്, ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേൽപുരയും) ആക്കിത്തന്നിട്ടുള്ളവൻ; ആകാശത്തു നിന്ന് അവൻ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ട് അതുമൂലം നിങ്ങൾക്ക് ആഹാരത്തിനായി ഫലങ്ങളിൽനിന്ന് (പലതും) അവൻ ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്; നിങ്ങൾ അറിഞ്ഞും കൊണ്ട് (തന്നെ). അല്ലാഹു ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. "നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവൻ' എന്നു പറഞ്ഞതിൽ, നിങ്ങളുടെ പൂർവ്വികൻമാരും ഈ തൗഹീദ് സ്വീകരിക്കുവാൻ ബാധ്യസ്ഥരായിരുന്നുവെന്നും, അതുകൊണ്ട് അതിന് വിപരീതമായി അവർ അനുവർത്തിച്ചുവന്ന ശിർക്കിന്റെ പാരമ്പര്യത്തിൽ നിങ്ങൾ അവരെ പിൻപറ്റു -ന്നത് ശരിയല്ലെന്നുമുള്ള ഒരു സൂചന അടങ്ങിയിരിക്കുന്നു. തൗഹീദ് നിങ്ങളുടെ പ്രകൃത്യാ -ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ നിങ്ങൾക്ക് സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. സൂക്ഷ്മത പാലിക്കുന്നവരാണ് സന്മാർഗത്തിൽ നിലകൊള്ളുന്നവരെന്നും, അവർ മാത്രമാണ് വിജയം പ്രാപിക്കുന്നവരെന്നും മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. പ്രാഥമിക ബുദ്ധിക്കുപോലും അറിയാവുന്നതും, ഓരോ വ്യക്തി യും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും, മനുഷ്യന്റെ നിലനിൽപിനും ജീവിത -ത്തിനും ആധാരവുമാ യ ചില വമ്പിച്ച അനുഗ്രഹങ്ങളെയാണ് അല്ലാഹു ഇവിടെ ഓർമിപ്പിക്കുന്നത്. അവയിലൊന്നും അവന്റെതല്ലാത്ത ഒരു പങ്കും പ്രവർത്തനവും വേറെയില്ല. എന്നിരിക്കെ, അവയുടെ ഏക കർത്താവായ അവനോട് നന്ദിയും കീഴ്വണക്കവുമുള്ളവ -രായിരിക്കുക എന്ന നിലക്കും മനുഷ്യൻ മറ്റാരെയും ആരാധിച്ചു കൂടാത്തതാകുന്നു. അതെ, ആരാധ്യനായിരിക്കുവാനുള്ള അർഹത അല്ലാഹുവിന് മാത്രമാണെന്നതുപോലെ , അവന്റെ മാത്രം ആരാധകനായിരിക്കുവാനുള്ള ബാധ്യത മനുഷ്യനുമുണ്ട് എന്ന് ഇതിൽ നിന്ന് സ്പഷ്ടമാകുന്നു. ഇരിക്കുവാനും, കിടക്കൂവാനും, നടക്കുവാനും, ഓടുവാ -നും, ചാടുവാനും എന്നുവേണ്ട ഇഷ്ടാനുസരണം വിഹരിക്കുവാൻ മനുഷ്യന് ഭൂമിയെ അല്ലാഹു പാകപ്പെടുത്തിയിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് അതിനെ ഒരു വിരിപ്പ് ആക്കി എന്നു പറഞ്ഞത്. വിരിപ്പ്പോലെ പരന്നതാക്കി എന്നല്ല ഉദ്ദേശ്യം. ഭൂമി ഗോളാകൃതിയിലുള്ളതാണെന്ന യാഥാർത്ഥ്യവും ഈ വാക്കും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എനി, വിരിപ്പുപോലെ പരന്നതാക്കി എന്നുതന്നെ വെക്കുന്നതിനും വിരോധമില്ല. ഗോളമായതോടൊപ്പം തന്നെ ഭൂമിയുടെ പരപ്പും വിശാലതയും അജ്ഞാത -മല്ലല്ലോ. ഭൂമി മുഴുവനും പാറയോ, വെള്ളമോ, ചെളിയോ, മണലോ മറ്റോ ആയിരുന്നെ -ങ്കിൽ, അല്ലെങ്കിൽ ഒന്നാകെ സമനിരപ്പോ, കുന്നും കുഴിയും നിറഞ്ഞതോ ആയിരുന്നു -വെങ്കിൽ സ്ഥിതി എന്തായിരിക്കും? ആലോചിച്ച് നോക്കുക! ഏതെങ്കിലും ഒരു പ്രതേ്യക വ്യക്തിയുടെ നിലവെച്ചല്ലമനുഷ്യന്റെ പൊതുനില വെച്ചുകൊണ്ട്---ആലോചിക്കുമ്പോഴേ ഇതിൽ അടങ്ങിയ മഹാനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ഊഹിക്കുവാൻ കഴിയൂ. ഭൂമിയെ ഒരു വമ്പിച്ച വീടായി സങ്കൽപ്പിക്കുക. അതിന്റെ അടിനിലം വിതാനിച്ചുവെന്നും വെക്കുക. അപ്പോൾ, അതിന്റെ മേൽഭാഗത്ത് മേൽപുരയും വേണ്ടതുണ്ടല്ലോ. അതാണ് ആകാശത്തെ ഒരു കെട്ടിടവും അഥവാ മേൽപുരയും-ആക്കി എന്നു പറഞ്ഞത്. മറ്റൊരു സ്ഥലത്ത് (ആകാശത്തെ നാം സൂക്ഷിക്കപ്പെട്ട ഒരു മേൽപുരയും ആക്കിയിരിക്കുന്നു. (21: 32) എന്ന് പറഞ്ഞിരിക്കുന്നത് പ്രസ്താവ്യ -മാകുന്നു. ശരി. എനി ഈവീട്ടിലെ നിവാസികൾക്ക് ദാഹത്തിന് വെള്ളവും വിശപ്പിന് ഭക്ഷണവും വേണമല്ലോ. അതിനായി ആകാശത്ത്നിന്ന്--ഉപരിഭാഗ -ത്ത്നിന്ന്മഴ വർഷിച്ചു കൊണ്ടിരിക്കുന്നു. കുടിക്കൂവാൻ മാത്രമല്ല; കൃഷിതുടങ്ങിയ മ ആവശ്യങ്ങൾക്കും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ഭൂമിയിൽ പലതരം ഫലവർഗങ്ങളും ഉൽപന്നങ്ങളും അവൻ ഉൽപാദിപ്പിക്കുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് ഇങ്ങിനെയാകുന്നു: "അല്ലാഹുവത്രെ യാതൊരുവൻ; വൻ നിങ്ങൾക്ക് ഭൂമിയെ വാസസ്ഥാനവും, ആകാശത്തെ കെട്ടിടവും ആക്കിയിരിക്കുന്നു. അവൻ നിങ്ങൾക്ക് രൂപം നൽകുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തിരിക്കുന്നു. വിശിഷ്ടവസ്തുക്കളിൽനിന്ന് നിങ്ങൾക്കവൻ ആഹാരം നൽകുകയും ചെയ്തിരിക്കുന്നു. അങ്ങിനെയുള്ള അവനത്രെ നിങ്ങളുടെ രക്ഷിതാവായ ല്ലാഹു, (40: 64) ഇപ്പോൾ, ഭൂമി ഒരു വീട്. അതിന്റ ഉടമസ്ഥനും അത് നിർമിച്ച -വനും അല്ലാഹു. അതിലെ നിവാസികളാകുന്ന മനുഷ്യർ അവന്റെ സൃഷ്ടി. അവർക്ക് അന്നവും വെള്ളവും നൽകി പരിപാലിച്ചു പോരുന്നവനും അവൻ തന്നെ. വാസ്തവം ഇതായിരിക്കെ, ഇത് എല്ലാവർക്കും അറിയാവുന്നതുമായിരിക്കെ, അവനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നതിനോ, കീഴ്വണങ്ങുന്നതിനോ, അവന്റെ മുമ്പിൽ ആരാധനയർപ്പിക്കാതിരിക്കുന്നതിനോ വല്ല ന്യായവുമുണ്ടോ?! اللهِ (അതിനാൽ, അറിഞ്ഞുകൊണ്ടിരിക്കെ നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത് അല്ലാഹുവിന്റെ ഉൽകൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവർ ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കിൽ അവന്റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കൽപിക്കുക സമന്മാരെ ഏർപ്പെടുത്തുക എന്നതിന്റെ വിവക്ഷ. ഈൗ സങ്കൽപത്തിൽനിന്ന് ഉൽഭവിക്കുന്നതും, ഈ സങ്കൽപത്തിൽ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിർക്കിന്റെ ഇനങ്ങളിൽ പെട്ടവയാകുന്നു. ശിർക്കാകട്ടെ---അല്ലാഹുവും റസൂലും അർത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ---പാപങ്ങളിൽ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. അല്ലാഹു-അല്ലാത്തവർക്ക് നേർച്ച നേരുന്നതും, അല്ലാഹു അല്ലാത്തവരു ടെ പേരിൽ സത്യം ചെയ്യുന്നതും ശിർക്കാകുവാനുള്ള കാരണം മേൽപറഞ്ഞതിൽ നിന്ന് മന -സ്സിലാക്കാമല്ലോ. ഇന്ന നക്ഷത്രത്തിന്റെ---അല്ലെങ്കിൽ രാശിയുടെകാരണത്താൽ മഴ പെയ്തുവെന്ന് പറയുന്നതിനെയും, വല്ലകാര്യത്തെക്കുറിച്ചും "അല്ലാഹു ഉദ്ദേശിച്ചത് اللها എന്ന് പറയുമ്പോൾ അതോടുചേർത്ത് "ഇന്ന ആളും ഉദ്ദേശിച്ചത് എന്ന്കൂടി പറയുന്നതിനെയും നബി വിരോധിച്ചിട്ടുണ്ടെന്നോർക്കുമ്പോൾ, ശിർക്കിന്റെ വ്യാപ്തി എത്രവലുതാണെന്ന് ആലോചിച്ചു നോക്കുക! (165--ാം വചനത്തിൽ കു റച്ചുകൂടി വിശദീകരണം വരുന്നതാണ്. ഈവചനങ്ങളിൽ കണ്ടതുപോലെ, ആദ്യം അല്ലാഹുവിന്റെ സൃഷ്ടി ക ർത്തൃത്വവും രക്ഷാ കർത്തൃത്വവും ഉറപ്പിച്ചശേഷം, ആ അടിസ്ഥാനത്തിൽ അവന്റെ ആരാധ്യതയും )-അഥവാ ദൈവത്വവുംസ്ഥാപിക്കുക ക്വുർ-ആനിൽ പലപ്പോഴും കാണാവുന്ന പതിവാകുന്നു. ആദ്യത്തെ ഗുണം അവന് വകെ വച്ചുകൊടുക്കാത്തവരായി തനി ഭൗതിക---നിരീശ്വര---വാദികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഗുണം സമ്മതിക്കുന്നതോടെ രണ്ടാമത്തെ ഗുണവും സമ്മതിക്കുവാൻ ബുദ്ധി നി ർബന്ധിതമാകും. രണ്ടാമത്തെ ഗുണത്തിന്റെരക്ഷാകർത്തൃത്വത്തിന്റെവിശദീകരണത്തി ൽ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും വേദവാദികളാരും അത് സമ്മതിക്കാതി -രിക്കുകയില്ല. ആ രണ്ടുഗുണങ്ങളും സമ്മതിക്കുന്ന ഒരാൾക്ക് മൂന്നാമത്തെ ഗുണവും (ആരാധ്യതയും) അല്ലാഹുവിന് മാത്രമായിരിക്കൽ അനിവാര്യമാണെന്നു സമ്മതിക്കാതി -രിക്കാൻ ന്യായമില്ല. ഒരു കാര്യം പ്രത്യേകം ഗൗനിക്കപ്പെടേണ്ടതുണ്ട്. തർക്കശാസ്ത്രപരമായ വാഗ്വാദങ്ങൾക്ക് പകരം, മനുഷ്യമനസ്സു--കൾക്ക് സുപരിചിതവും, നിത്യസത്യങ്ങൾ ഉൾക്കൊള്ളുന്നതുമായ യാഥാർഥ്യങ്ങളിലേക്കും, അവയുടെ പിന്നിൽ സ്ഥിതിചെയ്യുന്ന മഹാ അദൃശ്യ ശക്തിയിലേക്കും അവരുടെ ശ്രദ്ധ തിരിക്കലായിരിക്കും കൂടുതൽ പ്രാ യോഗികമായിരിക്കുക. ക്വുർ-ആന്റെ നയവും ഇതാണ്. കണ്ണിൽ കണ്ടതേ വിശ്വസിക്കൂ, തങ്ങൾ ശ രിവെച്ചു കഴിഞ്ഞതിനപ്പുറം ചിന്തിക്കുകയില്ല എന്ന മുൻവിധിക്കാരായ അഹ -ങ്കാരികളെ സംബന്ധിച്ചിടത്തോളം---കഴിഞ്ഞ ആറും ഏഴും വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചതുപോലെ---അവരെ കയ്യൊഴിക്കുക മാത്രമേ കരണീയമായുള്ളൂ. അല്ലാഹുവിനെ ആരാധിക്കണം---അവനെ മാത്രമേ ആരാധിക്കാവൂ -എന്ന തത്വം അംഗീകരിക്കപ്പെടണമെങ്കിൽ, ആദ്യം അല്ലാഹുവിന്റെ അസ്തിത്വം അറിയേണ്ടതുണ്ടെന്നും, അതിനു ക്വുർ-ആൻ സ്വീകരിച്ച മാർഗങ്ങൾ ഇന്നിന്ന പ്രകാരമാ -ണെന്നും വിവരിച്ചശേഷം ഇമാം റാസീ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ (21--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ) പ്രസ്താവിച്ച ചില കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും. ആ പ്രസ്താവനയുടെ സാരം ഇപ്രകാരമാണ്: "ഇപ്പറഞ്ഞത് നീ മനസ്സിലാക്കിയാൽ നാം പറയുന്നു: അല്ലാഹു അവന്റെ കിതാബിൽ ഈ മാതിരി തെളിവുകളെ തെളിവായി സ്വീകരിച്ചത് രണ്ടുകാരണം കൊണ്ടാണ്: (1) ജനങ്ങൾക്ക് കാര്യം മനസ്സിലാക്കുവാൻ ഉതകുന്നതും ബുദ്ധിക്ക് കൂടുതൽ യോജിച്ചതും അതാണ്. ക്വുർ-ആനിലെ തെളിവുകൾ സുക്ഷ്മവിചിന്തനം ചെയ്യാതെത്തന്നെ വേഗം ഗ്രാഹ്യമാകുന്നതായിരിക്കണം. എന്നാലേ പൊതുജനങ്ങൾക്കും പ്രത്യേക നിലപാടിലുള്ളവർക്കും ഉപകരിക്കുകയുള്ളൂ. സത്യമായും, അല്ലാ -ഹുവിന്റെ കിതാബിന്റെ ആരംഭത്തിൽ തന്നെ അതാണവൻ സ്വീകരിച്ചതും. (2) ക്വുർ-ആനിക തെളിവുകളുടെ ലക്ഷ്യം വിവാദം നടത്തലല്ല. യഥാർത്ഥ വിശ്വാസം ഹൃദയങ്ങളിൽ ഉറപ്പിക്കലാണ്. മറ്റെല്ലാതരം തെളിവുകളെക്കാളും ഇത്തരത്തിലുള്ളതാണ് ശക്തവും യുക്തവുമായത്. കാരണം, ഈ വിധം തെളിവു -കൾ സ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി ഉറപ്പായ അറിവ് നൽകുന്നതുപോലെ, അവന്റെ അനുഗ്രഹങ്ങളെ ഓർമിപ്പിക്കുകയും ചെയ്യുന്നു. അനുഗ്രഹസ്മരണയാകട്ടെ , സ്നേഹം ജനിപ്പിക്കുകയും, തർക്കം ഇല്ലാതാക്കുകയും, അനുസരണത്തെ ഉളവാക്കുകയും ചെയ്യുന്നതാണ്. ആകയാൽ, ക്വുർ-ആൻ സ്വീകരിച്ചമാതിരിയുള്ള തെളിവുകളാണ് ഏറ്റവും നന്നായിട്ടുള്ളത്'. തുടർന്ന്കൊണ്ട് മുൻഗാമികളായ മഹാൻമാർ അല്ലാഹുവിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിന്--താർക്കികമോ ശാസ്ത്രീയമോ അല്ലാതെ---ഹൃദ്യവും യുക്തവുമായ രൂപത്തിൽ തെളിവ് നൽകിയിരുന്നതിന് പത്തു പതിനൊന്ന് ഉദാഹരണങ്ങളും റാസീ (റ) ഉദ്ധരിച്ചിരിക്കുന്നു. അവയിൽ ചിലത് അദ്ദേഹത്തിൽ നിന്ന് ഇബ്നു കഥീർ ( റ) അദ്ദേഹത്തിന്റെ തഫ്സീറിലും ഉദ്ധരിച്ചുകാണാം. അവയുടെ ചുരുക്കം ഇതാണ് : (1) സ്രഷ്ടാവിനെ സ്ഥാപിക്കുന്നതിന്നുള്ള തെളിവെന്താണെന്ന് ഖലീഫാ ഹാറൂൻ റശീദ് (റ) ഇമാം മാലിക് (റ)-വിനോട് ചോദിച്ചപ്പോൾ അദ്ദേ ഹം നൽകിയ തെളിവ് ഭാഷകളുടെയും, ശബ്ദങ്ങളുടെയും, രാഗങ്ങളുടെയും വൈവിദ്ധ്യമായിരുന്നു. (2) ചില നിരീശ്വരവാദികൾ ഇമാം അബൂഹനീഫ(റ)-യോട്്ര സഷ്ടാവിന്റെ അസ്തിത്വത്തിന് തെളിവ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ക്ഷമിക്കണം, ഞാൻ കേട്ട ഒരു വാർത്തയെപ്പറ്റി ചിന്തിക്കുകയാണ് ഞാൻ. (അതുകൊണ്ട് അൽപം ഴിവ് തരണം). വാർത്ത ഇതാണ്: "സമുദ്രത്തിൽ ഒരു കപ്പലുണ്ട്. പലതരം ചരക്കു -കളാൽ അത് നിറക്കപ്പെട്ടിരിക്കുന്നു. അതിനെ കാക്കുവാനോ ഓട്ടാനോ ആരുമില്ല. എന്നാലും അത് സ്വയം പോകുകയും വരുകയും ചെയ്യുന്നു. തിരമാലകളെ തള്ളിക്കടന്ന് രക്ഷപ്പെടുന്നു'. ഇത് കേട്ടപ്പോൾ അവർ പറഞ്ഞു: "ഹേയ്! ബുദ്ധിയുള്ള ഒരാളും ഇങ്ങിനെ പറയുകയില്ല'. അദ്ദഹം പറഞ്ഞു: "ച്ഛെ! മീതെ വാനലോകത്തും, താഴെ ഭൂലോകത്തും സ്ഥിതിചെയ്യുന്ന കണക്കറ്റ വസ്തുക്കളും, അവയോട് ബന്ധപ്പെട്ടു നിൽക്കുന്ന അതിസമ ർത്ഥങ്ങളായ അനേകമനേകം കാര്യങ്ങളും! ഇതിനൊന്നും ഒരു ല്ലന്നോ?!' അവരുടെ വായ അവർ ഇസ്ലാം അംഗീകരിച്ചു. (3) ഇമാം (റ)-യോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടതിന് അദ്ദേഹം ഇങ്ങിനെ മറുപടി നൽകി: "ഇതാ, അമറാത്തി ഇല. അതിന്റെ രുചി ഒരുപോ -ലെത്തന്നെ. പുഴു അത് തിന്നുന്നു. പുഴുവിൽനിന്ന് പട്ട് പുറത്തുവരുന്നു. തേനീച്ച അത് തിന്നുന്നു. അതിൽ നിന്നു തേൻ പുറത്ത് വരുന്നു. ആടും, മാടും കാലികളും തിന്നുന്നു. അവ ചാണകവും കാഷ്ടവും ഇടുന്നു. മാനും അതു തിന്നുന്നു. അതിൽ നിന്ന് കസ് തൂരി ഉണ്ടാവുന്നു. തീറ്റയെല്ലാം ഒന്നു തന്നെ'. (4) ഇമാം അഹ്മദ് (റ) നൽകിയ തെളിവ് കോഴിമുട്ടയാണ്. അദ്ദേഹം പറഞ്ഞു: "ഉറപ്പും മിനുസവുമുള്ള ഒരു കോട്ട. വാതിലോ പഴുതോ അതിനില്ല. പുറഭാഗം വെള്ളവെള്ളി പോലെ. ഉൾഭാഗം തങ്കസ്വർണം പോലെ. പെട്ടന്നൊരിക്കൽ തിന്റെ ഭിത്തികൾ പൊട്ടിത്തെറിക്കുന്നു. രൂപഭംഗിയുള്ളതും സുന്ദര ശബ്ദമുള്ളതും, കേൾവിയും കാഴ്ചയുമുള്ളതുമായ ഒരു ജീവി വെളിക്ക് വരുന്നു!' ഇതെല്ലാം പണ്ഡിത കേസരികളായ ചില മഹാന്മാരിൽ നിന്നുള്ള ഉദ്ധരണികളാണല്ലോ. ഒരു സാധാരണക്കാരനായ മനുഷ്യന്റെ വക തെളിവുകൂടി അറിയുന്നത് നന്നായിരിക്കും. റബ്ബ് ഉണ്ടെന്നുള്ളതിന് തെളിവെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ ഒരു (മരുഭൂവാസി) പറഞ്ഞതായി ഇബ്നുകഥീർ(റ ) ഉദ്ധരിക്കുന്നു: "യാ സുബ്ഹാനല്ലാഹ്! (ആശ്ചര്യം!) ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാല -ടയാളം നടന്നുപോയവനെ അറിയിക്കുന്നു. അപ്പോൾ, രാശിമണ്ഡലങ്ങളുള്ള ആകാശം, വിശാലമായ നടമാർഗങ്ങളുള്ള ഭൂമി, തിരമാലകളുള്ള സമുദ്രം---ഇതൊന്നും---സൂക്ഷ്മജ്ഞാനിയായ ഒരുവനുണ്ടെന്ന് അറിയിക്കുന്നില്ലേ?!' അനിഷേധ്യവും, അവിതർക്കിതവുമായ തെളിവുകളാൽ തൗഹീദിന്റെ അനിവാര്യത സ്ഥാപിച്ചശേഷം, അടുത്ത വചനങ്ങൾ മുഖേന ക്വുർ-ആന്റെ അമാനുഷികതയും അല്ലാഹു സ്ഥാപിക്കുന്നു. അതോടെ നബി തിരുമേനിയുടെ പ്രവാചകത്വവും സ്ഥാപിതമാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ( ണا لا اللها لاا لوسر دمحم اللها )ആണല്ലോ ഇസ്ലാമിന്റെ മുദ്രാവാക്യം. അല്ലാഹു പറയുന്നു:-- യുക്തിവാദികളാകട്ടെ, ശാസ്ത്രവാദികളാകട്ടെ, നി രീശ്വരവാദത്തിനു തെളിവായി, ശ്രോതാക്കളെ അമ്പരപ്പിക്കുന്നതും ആകർഷിക്കുന്നതുമായ എന്തെല്ലാം ന്യായങ്ങൾ അവർക്ക് പറയുവാനുണ്ടായാലും അവയുടെ എല്ലാം ആകെ സാരം രണ്ടിലൊന്നായിരിക്കും: ഒന്നുകിൽ ഈ അഖിലാണ്ഡം ക്രമേണയങ്ങു സ്വയം രൂപം പൂണ്ടതാണ്. അല്ലെങ്കിൽ ഒരു മഹാ വിസ്ഫോടനം നിമിത്തം സ്വയം നിർമിതമായതാണ്. രണ്ടായാലും ശരി, ഇമാം അബൂ ഹനീഫ (റ)യുടെ മറുപടിക്കു മുമ്പിൽ മുട്ടുകുത്തുവാനേ അവർക്ക് കഴിയൂയുക്തിഹീനതക്ക് "യുക്തി' എന്ന് പേര് പറയാമെങ്കിലൊഴികെ.
2:23–24

وَإِن كُنتُمۡ فِي رَيۡبٖ مِّمَّا نَزَّلۡنَا عَلَىٰ عَبۡدِنَا فَأۡتُواْ بِسُورَةٖ مِّن مِّثۡلِهِۦ وَٱدۡعُواْ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ

فَإِن لَّمۡ تَفۡعَلُواْ وَلَن تَفۡعَلُواْ فَٱتَّقُواْ ٱلنَّارَ ٱلَّتِي وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُۖ أُعِدَّتۡ لِلۡكَٰفِرِينَ

(23) നമ്മുടെ അടിയാന്റെമേൽ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങൾ വല്ല (വിധേനയും-) സന്ദേഹത്തിലാണെങ്കിൽ ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങൾ കൊണ്ടുവരുവിൻ; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങൾ വിളിക്കുകയും ചെയ്ത്കൊള്ളുവിൻ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ! (അതൊന്നു കാണാമല്ലോ). (24) എന്നിട്ട് നിങ്ങൾ (അതു) ചെയ്തില്ലെങ്കിൽ, നിങ്ങൾ (ഒരിക്കലും) ചെയ്കയില്ലതന്നെ. എന്നാൽ, നിങ്ങൾ യാതൊരു നരകത്തെ സൂക്ഷിച്ചുകൊള്ളണം: അതിൽ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികൾക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. (23) നിങ്ങളാകുന്നുവെങ്കിൽ വല്ല സന്ദേഹത്തിലും നാം ഇറക്കിയതിനെപ്പറ്റി നമ്മുടെ അടിയാന്റെ മേൽ എന്നാൽ നിങ്ങൾ വരുവിൻ ഒരു സൂറത്തുംകൊണ്ട്, ഒരദ്ധ്യായത്തെ അതുപോലെയുള്ള നിങ്ങൾ വിളിക്കുകയും ചെയ്വിൻ നിങ്ങളുടെ സാക്ഷികളെ اللها അല്ലാഹുവിന് പുറമെ നിങ്ങളാണെങ്കിൽ സത്യവാൻമാർ. (24) എന്നിട്ട് നിങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾ ചെയ്യുന്നതുമല്ലതന്നെ എന്നാൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ الن ّ َ ار َ നരകത്തെ ي ِ ت َّ لا യാതൊരു അതിൽ കത്തിക്കപ്പെടുന്നത്, ഇന്ധനം الن ّ َ اس ُ മനുഷ്യരാകുന്നു കല്ലുകളും അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു അവിശ്വാസികൾക്ക്. മുഹമ്മദ് നബി കൊണ്ടുവന്നിട്ടുള്ള ഈ ക്വുർ-ആൻ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ, അത് അദ്ദേഹമോ അദ്ദേഹത്തിനുവേണ്ടി മറ്റാരെങ്കിലു മോ കെട്ടിച്ചമച്ചതാണെന്നോ, അദ്ദേഹത്തിന്റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദി -ക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവർക്കെല്ലാം--അവർ ഏത് കാലദേശക്കാരായാലും ശരി-ഒരു വമ്പിച്ച വെല്ലുവിളിയാണിത്. വെല്ലുവിളികൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരെയും വേണമെങ്കിൽ നിങ്ങൾക്ക് സഹായത്തിനു വിളിച്ചു -കൂട്ടാം, എന്നാലും നിങ്ങൾക്ക് ഒരു കാലത്തും അതിന് സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ തീർത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാൻ കഴിയുകയില്ലെന്ന് ബോദ്ധ്യമായിട്ട് പിന്നെയും പിൻമടങ്ങാത്തപക്ഷം അതികഠിനമായ ന രകശിക്ഷക്ക് തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും നൽകിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് ക്വുർ-ആനിൽ അല്ലാഹു ഈ വെല്ലുവിളി ആവർത്തി -ച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:-- സാരം: പറയുക: "ഈ ക്വുർ-ആൻ പോലെയുള്ളതൊന്നു കൊണ്ടുവരുവാൻ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവർ കൊണ്ടുവരികയില്ല - അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നവരായാലും ശരി.' (ഇസ്റാ-ഉ്: 88). اللها പറയുക: എന്നാൽ, കെട്ടിച്ചമയ്ക്കപ്പെട്ട ഒരു പത്തു സൂറത്തുകളെ ഇതുപോലെ നിങ്ങൾ കൊണ്ടുവരുവിൻ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധ്യമായവരെയൊക്കെ നിങ്ങൾ വിളിക്കുകയും ചെയ്തുകൊള്ളുവിൻ- നിങ്ങൾ സത്യവാന്മാരാണെങ്കിൽ (ഹൂദ്, 13). اللها "പറയുക: എന്നാൽ, ഇത്പോലെയുള്ളതായ ഒരു സൂറത്ത് നിങ്ങൾ കൊണ്ടുവരുവിൻ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധ്യമായവരെയൊക്കെ നിങ്ങൾ വിളിക്കുകയും ചെയ്തുകൊള്ളുവിൻ---നിങ്ങൾ ണങ്കിൽ.' (യൂനൂസ്, 38). ഈ മൂന്ന് മക്കീസൂറത്തുകളിലായി കുറേക്കാലം മുശ്രിക്കുകൾക്കിടയിൽ പരസ്യമായി ആവർത്തിക്കപ്പെട്ടു വന്ന ഈ വെല്ലുവിളി ഇപ്പോൾ ഈ സൂറത്തി ൽവെച്ച് മദീനയിലെ യഹൂദികൾക്കും മുനാഫിക്വുകൾക്കും മദ്ധ്യേ അല്ലാഹൂ വീ ണ്ടും ആവർത്തിക്കുകയാണ്. ക്വുർ-ആൻ പോലെയുള്ള ഒരു ഗ്രന്ഥം എന്നതിന്റെ സ്ഥാനത്ത് ഒരിക്കൽ പത്ത് സൂറത്തുകൾ കൊണ്ടുവന്നാൽ മതിയെന്നു പറഞ്ഞു. മറ്റൊരിക്കൽ ഒരൊറ്റ സൂറത്തു കൊണ്ടുവരുവിൻ എന്നും പറഞ്ഞുനോക്കി. എല്ലായ്പ്പോഴും മൗനമല്ലാതെ മറ്റൊരു പ്രതികരണവും ണ്ടായില്ല. ക്വുർ-ആനിലെ സൂറത്തുകൾ പല വലിപ്പത്തിലുള്ളവയാണല്ലോ. മൂന്നു ചെറിയ ആ യത്തുകൾ മാത്രം ഉൾക്കൊള്ളുന്നതും അവയിലുണ്ട്. ആ സ്ഥിതിക്ക് അതുപോലെ ചറിയ സൂറത്തെങ്കിലും കൊണ്ടുവന്നാൽ ഈ വെല്ലുവിളിയെ നേരിട്ടതായി അവ ർക്ക് അഹങ്കരിക്കാമായിരുന്നു. അല്ലാഹുവിനെ മാത്രം കൂട്ടുവിളിക്കാതിരു -ന്നാൽ മതി---അവനു പുറമെ മനുഷ്യരെയും ജിന്നുവർഗത്തെയുമെല്ലാം തന്നെ കൂട്ടിനും സഹായത്തിനും വിളിക്കാം---എന്നുകൂടി അനുവദിച്ചുകൊടുത്തു. അവരുടെ നിഷേധത്തിന് ന്യായത്തിന്റെ വല്ല കണികയുമുണ്ടെങ്കിൽ അത് വെളിച്ചത്തുവരട്ടെ. അതൊന്നു ചെയ്തുനോ -ക്കാൻ പലവട്ടം---കൊല്ലങ്ങളോളം തന്നെ---ആഹ്വാനം ചെയ്തു. അവരുടെ മറുപടിക്കൊ ന്നും കാത്തിരിക്കാതെ അർത്ഥശങ്കക്കിടമില്ലാത്ത ഭാഷയിൽ അല്ലാഹു അതാ തീർത്തു പറയുന്നു : ഒരു കാലത്തും ചെയ്കയില്ല---നിങ്ങൾക്കതിന് സാധ്യമല്ല---എന്ന്!. ഇതൊക്കെ ആയിട്ടും അക്കാലത്തോ, അന്നുതൊട്ട് ഇന്നേവരെയോ വെല്ലു -വിളി നേരിടുവാൻ യാതൊരാളും ധൈര്യപ്പെട്ടിറങ്ങിയതായി ചരിത്രമില്ല. കാലാവസാനംവരെ ഈ വെല്ലുവിളി മുസ്വ്ഹഫിന്റെ താളുകളിൽ അതേപടി അവശേഷിക്കുകതന്നെ ചെയ്യും. അറബി സാഹിത്യത്തിന്റെ പരമകാഷ്ഠ പ്രാപിച്ചവരെന്ന് പ്രസിദ്ധി നേടിയ എത്രയോ സാഹിത്യപടുക്കൾ അന്നും പിന്നെയും ഉണ്ടായിട്ടുണ്ട്. ഏതാനും പേർ ഒത്ത്ചേർന്ന് ഒരു സംഘടിത ശ്രമം അതിനുവേണ്ടി നടത്തിനോക്കിയതായും റിയപ്പെടുന്നില്ല. വാസ്തവത്തിൽ, ക്വുർ-ആൻ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് ഇൗ വചനത്തിൽ രണ്ടു തെളിവുകൾ അടങ്ങിയിട്ടുള്ളതായി കാണാവുന്നതാണ്. ഈ വെല്ലുവിളിയെ വെല്ലുവാൻ ആർക്കും കഴിയാത്തതും, അതിന് ഒരിക്കലും കഴിയുകയില്ലെന്ന് ഖണ്ഡിതമായി മുൻകൂട്ടി പ്രവചിച്ചതും. ക്വുർ-ആന്റെ അമാനുഷികത ( اعجاز ) കാരണമാണ് അതുപോലെയുള്ള ഒരു ഗ്രന്ഥമൊ അദ്ധ്യായമോ കൊണ്ടുവരുവാൻ ആർക്കും കഴിയാത്തതെന്ന് പറയേണ്ടതില്ല. ഈ അമാനുഷികത അതിന്റെ ഏത് തുറയിലാണുള്ളത്? ഈ വിഷയത്തിൽ പലരും പലതും പറഞ്ഞുകാണാമെങ്കിലും അതിന്റെ ഭാഷാസാഹിത്യശൈലികളിലും, ആശയങ്ങളിലും, തത്വസിദ്ധാന്തങ്ങളിലും, പ്രതിപാദനങ്ങളിലുമെല്ലാം തന്നെ അത് വ്യാപിച്ചു കിടക്കുന്നുവെന്നതാണ് പരമാർത്ഥം. ഇതിനെപ്പറ്റി മുഖവുരയിൽ ആവശ്യമായ വിവരണം നൽകിയിട്ടുള്ളത്കൊണ്ട് ഇവിടെ കൂടുതൽ വിവരിക്കുന്നില്ല . ഇവയിൽ ഏതെങ്കിലും ഒരു തുറയിൽപോലും അതിനോട് തികച്ചും കിടയൊക്കു -ന്നതെന്ന് അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥവും ഇത് വരെയുണ്ടായിട്ടില്ല. മനുഷ്യകൃതികളായ ഗ്രന്ഥങ്ങളിൽ മാത്രമല്ല, മുൻ വേദഗ്രന്ഥങ്ങളിൽ പോലും ക്വുർ-ആനെപ്പോലെ രു ഗ്രന്ഥമുണ്ടായിട്ടിയുടെ സത്യതക്കുള്ള നിത്യ ദൃഷ്ടാന്തമായി ക്വുർ-ആൻ നിലകൊള്ളുന്നതും. നബി പറയുന്നു: "മനുഷ്യർക്ക് വിശ്വസിക്കുവാൻ വേണ്ടത്ര ദൃഷ്ടാന്തങ്ങൾ നൽകപ്പെടാത്ത ഒരു പ്രവാചകനും ഇല്ല. എനിക്ക് നൽകപ്പെട്ടിട്ടുള്ളത് അല്ലാഹു എനിക്ക് നൽകിയ വഹ്യ് (ദിവ്യബോധനം) ത ന്നെയാണ്. അതിനാൽ, ക്വിയാമത്തുനാളിൽ ഞാൻ അവരെക്കാൾ അനുയായികൾ ധികമുള്ളവനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'. (ബു.-മു.) എന്ന വാക്യത്തിലെ م ِ ن ْ (മിൻ) എന്ന അവ്യയം പരിഗണിക്കുമ്പോൾ "അത് (ക്വുർ-ആൻ) പോലെയുള്ളതിൽനിന്നുള്ള ഒരു സൂറത്ത് എന്നാണതിന് അർത്ഥം വരുക. സൂറത്ത് ഹൂദിലെ വചനത്തിൽ (അത്പോലെയുള്ള പത്ത് സൂറത്തുകൾ)- എന്നും, യൂനുസിലെ വചനത്തിൽ (അതുപോലെയുള്ള ഒരു സൂറത്ത്) എന്നുമാണുള്ളത്. ഇസ്റാ-ഇ ലെ വചനത്തിലാകട്ടെ ക്വുർ-ആൻ പോലെയുള്ളത്) എന്നും പറഞ്ഞിരിക്കുന്നു. പേ്പാൾ, ക്വുർ-ആൻ പോലെയുള്ള ഒരു ഗ്രന്ഥമോ, ക്വുർ-ആന്റെതുപോലെയുള്ള പത്ത് സൂറത്തുകളോ, അല്ലെങ്കിൽ ഒരു സൂറത്തോ കൊണ്ടുവരിക എന്നാണ് ഇവയുടെ മൊത്തത്തിലുള്ള ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ആ വാക്യത്തിന് ഒരാധുനിക പ ണ്ഡിതൻ ഒരു വിചിത്രമായ വ്യാഖ്യാനം എഴുതിക്കാണുന്നു. അദ്ദേഹത്തിന്റെ വാചകം ഇതാണ്: "ക്വുർ-ആനെപ്പോലെ മനുഷ്യജീവിതത്തെ വിജയകരമാക്കിത്തീർക്കാൻ പര്യാപ്തമായ ഒരു ജീവിത പദ്ധതിയുടെ ഒരദ്ധ്യായമെങ്കിലും എഴുതിക്കൊണ്ടുവരിക എന്നാണതിന്റെ അർത്ഥം. ഇതനുസരിച്ചു ക്വുർ-ആൻ കൊണ്ടുദ്ദേശ്യം "ഒരു ജീവിത പദ്ധതി'യും, ഒരു സൂറത്തുകൊണ്ടുദ്ദേശ്യം അതിന്റെ "ഒരദ്ധ്യായ--'വുമായിരിക്കണമല്ലോ. ഇതിന് തെളിവായി സൂറത്തുൽ (ക്വുർ-ആന്റെ അമാനുഷികത) എന്ന അദ്ധ്യായം നോക്കുക. ക്വസ്വസ്വിലെ 49--ാം വചനവും സൂത്രത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി -യിരിക്കുന്നു. ആ വചനത്തിന്റെ സന്ദർഭവും വിഷയവുമാണെങ്കിൽ വേറെയാണുതാനും. മൂസാ നബി (അ)ക്ക് നൽകപ്പെട്ടതുപോലെയുള്ള ദൃഷ്ടാന്തങ്ങൾ എന്തുകൊണ്ട് ന ബി നൽകപ്പെട്ടിട്ടില്ലെന്ന് ആക്ഷേപിക്കുകയും അതേ സമയത്ത് മൂസാ നബി- ( അ)യിലും, നബി യിലും അവിശ്വസിക്കുകയും ചെയ്തവരെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ് ആ വചനം. അതിലെ വാചകം ഇതാണ്: اللها (സാരം: പറയുക: എന്നാൽ, ആ രണ്ടിനെക്കാളുംരണ്ടു നബിമാരും കൊണ്ടു വന്നതിനെക്കാളുംമാർഗദർശകമായുള്ള ഒരു ഗ്രന്ഥം അല്ലാഹുവിങ്കൽ നിന്നും നിങ്ങൾ കൊണ്ടുവരുവിൻ, ഞാനതിനെ പിൻപറ്റിക്കൊള്ളാം രണ്ടും രണ്ട് വിഷ -യമാണെന്ന് പ്രഥമ ദൃഷ്ട്യാതന്നെ വ്യക്തമാണല്ലോ. വാസ്തവത്തിൽ, ഈ വളച്ചുതി -രിച്ച വ്യാഖ്യാനത്തിന്റെ പിന്നിലുള്ളതെന്താണെന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നതിതാണ്: ക്വുർ-ആന്റെ ഭാഷാ സാഹിത്യം, അതവതരിച്ച കാലത്തെ സംബന്ധിച്ചിടത്തോളം വള രെ ഉന്നത നിലവാരത്തിലുള്ളതാണെങ്കിലും, എല്ലാ കാലത്തേക്കും അതിന്റെ ആ ഉന്ന -തസ്ഥാനം ബാധകമല്ല. ഭാഷാസാഹിത്യത്തിൽ അതുപോലെയോ, അതിനെക്കാൾ ക വിഞ്ഞ നിലയിലോ ഉള്ള ഗ്രന്ഥം മനുഷ്യരാൽ നിർമിക്കപ്പെടുന്നതിന് വിരോധമില്ല ; സാഹിത്യശാസ്ത്രം അന്നത്തെക്കാൾ വളരെ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള ചില പുതിയ വാദക്കാർ ഇന്നത്തെ ആധുനിക പണ്ഡിതൻമാരിലുണ്ട്. ആ വാദമാ -യിരിക്കാം ഇതിന്റെ പിന്നിലുള്ളതെന്ന് തോന്നുന്നു. ക്വുർ-ആന് തുല്യമായ ഒരു ഗ്രന്ഥമല്ലെങ്കിൽ അതിലെ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരാൻ സാധ്യമല്ലെന്നു ബോദ്ധ്യമായിട്ടു പിന്നെ യും അതിൽ വിശ്വസിക്കാത്തപക്ഷം, അത് മർക്കടമുഷ്ടിയും അഹങ്കാരവും മാത്രമാണെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടാണ് അങ്ങിനെ ചെയ്യാത്തപക്ഷം നരകത്തെ കാള്ളണമെന്നും, അതിൽ കത്തിക്കപ്പെടുന്ന ഇന്ധനം മനുഷ്യരും, കല്ലുകളുമാണെന്നും, അത് ഇത്തരം അവിശ്വാസികൾക്ക് വേണ്ടി അവരെ വളരെ ശക്തിയായി താക്കീത് ചെയ്യുന്നത്. നരകത്തിലെ ഇന്ധനം മനുഷ്യരാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളാണെന്നു പറയേണ്ടതില്ല. എന്നാൽ കല്ലു കൊണ്ടുദ്ദേശ്യം എന്താണ്? വേഗത്തിൽ ആളിക്കത്തുന്നതും, അസഹ്യമാ യ നാറ്റമുണ്ടാകുന്നതുമായ നരകത്തിലെ ഒരുതരം ഗന്ധകക്കല്ലുകളാണതെന്നു ഇബ്നുമസ്-ഊദ് (റ), മുജാഹിദ് (റ) മുതലായവരിൽനിന്നുള്ള വിശ്വാസയോഗ്യമാ യ ചില രിവായത്തുകളിൽ വന്നിരിക്കുന്നു. വിഗ്രഹാരാധകന്മാർ ആരാധിച്ചു വരുന്ന കല്ലുക -ളാണെന്നും ചിലർ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലുംശരി, -നരകാഗ്നിയു ടെ കാഠിന്യവും ശിക്ഷയുടെ ഗൗരവവുമാണത് കുറിക്കുന്നത്. വിഗ്രങ്ങളാണെന്നു വരികി ൽ, അവയുടെ ആരാധകരെ അപമാനിക്കൽകൂടി അത്കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കും. നമുക്ക് പരിചയമുള്ള അഗ്നിയും നരകാഗ്നിയും ഒരുപോലെയല്ലെന്നും, നരകാഗ്നി എത്രയോ മട ശക്തിയേറിയ ഒരു പ്രത്യേക തരം അഗ്നിയാണെന്നും ക്വുർ-ആനിൽനിന്നും നബി വചനങ്ങളിൽനിന്നും അറിയപ്പെട്ടതാണ്. നരകത്തെപ്പറ്റി അത് അവിശ്വാസികൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ടി -രിക്കുന്നു എന്ന് ഇവിടെയും, ആലു-ഇംറാൻ 131 ലും പ്രസ്താവിച്ചതി ന്റെ അടിസ്ഥാനത്തിൽ, നരകം നേരത്തെതന്നെ അല്ലാഹൂ സൃഷ്ടിച്ചുവെച്ചിട്ടുണ്ടെന്ന് പണ്ഡി-
2:25

وَبَشِّرِ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أَنَّ لَهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ كُلَّمَا رُزِقُواْ مِنۡهَا مِن ثَمَرَةٖ رِّزۡقٗا قَالُواْ هَٰذَا ٱلَّذِي رُزِقۡنَا مِن قَبۡلُۖ وَأُتُواْ بِهِۦ مُتَشَٰبِهٗاۖ وَلَهُمۡ فِيهَآ أَزۡوَٰجٞ مُّطَهَّرَةٞۖ وَهُمۡ فِيهَا خَٰلِدُونَ

(25) (നബിയേ) വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: അടിഭാഗത്തിലൂടെ നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നസ്വർഗങ്ങൾ അതിൽ നിന്ന് അവർക്ക് ഏതൊരു ഫലവും ആഹാരമായി നൽകപ്പെടുമ്പോഴെല്ലാം അവർ പറയും: "ഇത് മുമ്പ് നമുക്ക് നൽകപ്പെട്ടതാണ്' എന്ന്. അതിനെ, അവർക്ക് പരസ്പര സാദൃശ്യമുള്ളതായി കൊടുക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് അതിൽ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവർ അവിടത്തിൽ നിത്യവാസികളുമാകുന്നു. തൻമാർ മനസ്സിലാക്കിയിരിക്കുന്നു. പല ഹദീഥുകളിൽ നിന്നും ഇത് കൂടുതൽ ദൃഢപ്പെടുകയും ചെയ്യുന്നു. ഇതുപോലെ സ്വർഗത്തെപ്പറ്റി അത് സൂക്ഷ്മ ത പാലിക്കുന്നവർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്ന് 3: 133- ലും, സത്യവിശ്വാസികൾക്ക്വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്ന് 57: 21 ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, വിഭാ -ഗത്തിൽപെട്ടവർ ചില യുക്തി ന്യായങ്ങളുടെ പേരിൽ ഇതിനോട് യോജിക്കുന്നില്ല. എന്നാൽ, ഇൗ വക വിഷയങ്ങളിൽ യുക്തിന്യായങ്ങൾക്ക് സ്ഥാനമില്ലെന്നും, അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളിൽ കാണുന്നത് അതേപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ർക്കേണ്ടതുണ്ട്. (25) സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക ّ َ ِ ين َ,آم َ ن ُ وا ا വിശ്വസിച്ചവർക്ക് പ്രവർത്തിക്കുകയും ചെയ്ത الص സൽക്കർമങ്ങൾ അവർക്കുണ്ടെന്ന് ج َ ن َّ ات ٍ ചില സ്വർഗങ്ങൾ ഒഴുകും അതിന്റെ അടിയിലൂടെ, താഴ്ഭാഗത്തുകൂടി ْ َ ار ُ നദികൾ, അരുവികൾ അവർക്ക് (ആഹാരം) നൽകപ്പെടുമ്പോഴൊക്കെ ْ َ ا 0 م ِ അവിടത്തിൽ (അതിൽ)-നിന്ന് (പഴ)-ത്തിൽനിന്ന്, വല്ല ഫലവും ആഹാരം او ُ لا َ ق അവർ പറയും ه َ ذ َ ا ഇത് ي ِ َّ ,ا യാതൊന്നാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്നു മുമ്പേ അവർക്കു നൽകപ്പെട്ടിരിക്കുന്നു ب ِ ه ِ അതിനെ പരസ്പരം സാദൃശ്യമുള്ളതായി و َ ل َ ُ ْ അവർക്കുണ്ട്താനും َ ا ف ِ അതിൽ, അവിടത്തിൽ പരിശുദ്ധമാക്കപ്പെട്ട അവർ അതിൽ ُ ِ ˆون َ خ َ ا നിത്യവാസികളാണ്. കഴിഞ്ഞ വചനത്തിൽ ക്വുർ-ആനെ നിഷേധിച്ചവർക്കുള്ള ശിക്ഷയെക്കുറി താക്കീത് ചെയ്തു. തുടർന്നുള്ള ഈ വചനത്തിൽ സത്യവിശ്വാസികൾക്ക് ലഭി -ക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷമറിയിക്കുന്നു. ക്വുർ-ആ നെ്റ പ്രതിപാദന രീതികളിൽ ഒന്നാണിതെന്ന് മുഖവുരയിൽ മുമ്പ് നാം പ്രസ്താവിച്ചിട്ടുണ്ട്. സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ വെച്ച് ഫലവർഗങ്ങൾ---അഥവാ പഴവ ർഗങ്ങൾ ഭക്ഷിക്കുവാൻ കൊടുക്കുമ്പോൾ, ഇത് മുമ്പ് നൽകപ്പെട്ടതാണെന്ന് അവർ പറയുന്നതിന്റെ അർത്ഥം, ഇതിനുമുമ്പത്തെ പ്രാവശ്യം നൽകപ്പെട്ട ഫലങ്ങൾ തന്നെയാ -ണല്ലോ ഇത് എന്നാണെന്നും, മുമ്പ് ഇഹലോകത്ത് വെച്ച് ഞങ്ങൾക്ക് കിട്ടിയിരു ന്ന ആ ഫലങ്ങൾ തന്നെയാണല്ലോ ഇത് എന്നും രണ്ടഭിപ്രായമുണ്ട്. രണ്ടായാലും അങ്ങിനെ പറയുവാൻ കാരണം, വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തവിധം അവ പരസ്പരം സാദൃശ്യമുള്ളതായത് കൊണ്ടാകുന്നു. അതായത്, രൂപത്തിലും വർണ -ത്തിലുമൊക്കെ അവ ഒരു പോലെയിരിക്കും. രുചിയിലും സ്വാദിലുമാകട്ടെ, വ്യത്യസ്തങ്ങളുമായിരിക്കും. ദൃഷ്ടിയിൽ പെടുന്നത് ആകൃതിയും വർണവുമായിരിക്കുമേ ല്ലാ. ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി വന്നിട്ടുള്ള ഒരു രിവായത്ത് ഇവിടെ ശ്രേ ദ്ധയമാണ്: س‰نيا لˆاء الا الجنة مما فى فى ا‹الا – وغيره جرير ابن (സ്വർഗത്തിലുള്ള വസ്തുക്കളിൽ നിന്ന് പേരുകളല്ലാതെ ഇഹലോകത്തിൽ ഇല്ല). അഥവാ മാങ്ങ, മാതളം, കട്ടിൽ, മാംസം എന്നിങ്ങിനെയുള്ള പേരുകളിൽ മാത്രമല്ലാതെ മറ്റു കാര്യങ്ങളിൽ വക്ക് യാതൊരു സാദൃശ്യവുമില്ലെന്ന് സാരം. സ്വർഗത്തിലെ വസ്തുക്കളെയും സ്ഥിതിഗതികളെയും കുറിച്ച് പറയുമ്പോൾ സദാ ഈ തത്വം ഓർമിച്ചിരിക്കേണ്ടതാകുന്നു. നരകത്തിലെ വസ്തുക്കളുടെ സ്ഥിതിയും ഇതു തന്നെ. ഐഹിക വസ്തുക്കളുമായി അവെ യാന്നും താരതമ്യം ചെയ്തുകൂടാത്തതാകുന്നു. പല ക്വുർ-ആൻ വചനങ്ങളി ൽനിന്നും നബിവനങ്ങളിൽനിന്നും അറിയപ്പെട്ട ഒരു യാഥാർത്ഥ്യമാണിത്. (അസ്വാജ്) എന്നത് ْ ج ْ و َ ز ന്റെ ബഹുവചനമാകുന്നു. ഇണകൾ എന്ന് വാക്കർത്ഥം. എല്ലാതരം ഇണവസ്തുക്കളിലും അത് ഉപയോഗിക്കപ്പെടും. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭാര്യമാർ, ഭാര്യാഭർത്താക്കന്മാർ, ഭർത്താക്ക ൾ എന്നീ ഉദ്ദേശ്യങ്ങളിലും ഉപയോഗിക്കപ്പെടും. എല്ലാം സന്ദർഭംകൊണ്ട് മനസ്സി -ലാക്കേണ്ടതാണ്. ഇവിടെ അതുകൊണ്ട് വിവക്ഷ ഭാര്യമാരാണെന്നാണ് വ്യക്തമാവുന്നത്. പ രിശുദ്ധരാക്കപ്പെട്ടവർ എന്ന് പറഞ്ഞതിന്റെ സാരം, ശാരീരികവും പ്രകൃതിപരവും സ്വഭാവപരവും സൗന്ദര്യപരവുമായ എല്ലാതരം വൈകല്യങ്ങളിൽ നിന്നും മാലിന്യങ്ങളിൽനിന്നും ശുദ്ധരായവർ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം. സ്വർഗീയ ജീവിതം ശാശ്വതമായിരിക്കും- --അതിന് അവസാനമോ ഭംഗമോ നേരിടുകയില്ല---എന്നത്രെ അവരതിൽ നിത്യവാസികളുമാണ് എന്ന് പറഞ്ഞതിന്റെ അർത്ഥം. ബുഖാരി, മുസ്ലിം (റ) മുതലായവർ രേഖപ്പെടുത്തിയ ഒരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "സ്വർഗക്കാർ സ്വർഗത്തിലും നരകക്കാർ നരകത്തിലും പ്രവേശിക്കും. പി ന്നീട് ഒരാൾ അവർക്കിടയിൽ രംഗത്ത് വന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കും: നരകക്കാരേ, മരണമില്ല; സ്വർഗക്കാരേ, മരണമില്ല, എല്ലാവരും അതതിൽ നിത്യവാസികളായിരിക്കും.'
2:26–27

۞إِنَّ ٱللَّهَ لَا يَسۡتَحۡيِۦٓ أَن يَضۡرِبَ مَثَلٗا مَّا بَعُوضَةٗ فَمَا فَوۡقَهَاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۖ وَأَمَّا ٱلَّذِينَ كَفَرُواْ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۘ يُضِلُّ بِهِۦ كَثِيرٗا وَيَهۡدِي بِهِۦ كَثِيرٗاۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلۡفَٰسِقِينَ

ٱلَّذِينَ يَنقُضُونَ عَهۡدَ ٱللَّهِ مِنۢ بَعۡدِ مِيثَٰقِهِۦ وَيَقۡطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفۡسِدُونَ فِي ٱلۡأَرۡضِۚ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

(26) നിശ്ചയമായും, ഏതൊന്നിനെയും ഉപ--മയാ(ക്കി കാണി)-ക്കുവാൻ അല്ലാഹു ലജ്ജിക്കുകയില്ല;--- (അത്) ഒരു കൊതുവാകട്ടെ, അതിന്റെ മീതെയുള്ളതാവട്ടെ. എന്നാൽ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥമാണെന്ന് അവർക്കറിയുന്നതാണ്. അവിശ്വസിച്ചവരാകട്ടെ, അവർ പറയും: "ഇത്കൊണ്ട് എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്?!' (അതെ), അതുകൊണ്ട് അവൻ വളരെ ആളുകളെ വഴിപിഴവിലാക്കുന്നു; അതുകൊണ്ട് വളരെ ആളുകളെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. (അനുസരണമില്ലാത്ത) തോന്നിയവാസികളെയല്ലാതെ അതുകൊണ്ട് അവൻ വഴിപിഴവിലാക്കുകയില്ലതാനും. (27) അതായത്, യാതൊരുകൂട്ടരെ (യല്ലാതെ): അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാർ) ഉറപ്പിച്ചതിന്റെ ശേഷം അതിനെ അവർ ലംഘിക്കുന്നു; ചേർക്കപ്പെടുവാൻ അല്ലാഹു കൽപിച്ചിട്ടുള്ളതിനെ അവർ മുറിച്ചു കളയുകയും ചെയ്യുന്നു; ഭൂമിയിൽ അവർ നാശമുണ്ടാക്കുകയും ചെയ്യുന്നു (ഇവരെ മാത്രമേ വഴിപിഴവിലാക്കുകയുള്ളൂ) അക്കൂട്ടർ തന്നെയാണ് നഷ്ടക്കാർ. (26) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ ലജ്ജിക്കുകയില്ല ആക്കുവാൻ, വിവരിക്കുന്നതിന് ഏതൊരു (എന്തൊരു) ഉപമയും ഒരുകൊതുകിനെ(-യാവട്ടെ) അതിനു മീതെയുള്ളതിനെ(-യാവട്ടെ) എന്നാകപട വിശ്വാസികളെപ്പറ്റി തീയിന്റെയും മഴയുടെയും ഉപമകൾ മുമ്പ് വിവരിച്ചുവല്ലോ. അതുപോലെ, ചില സന്ദർഭങ്ങളിൽ ഈച്ച, എട്ടുകാലി മുതലാ -യവയെയും ഉപമകളാക്കിയിട്ടുണ്ട്. അല്ലാഹുവിങ്കൽനിന്നുള്ള ഒരു ഗ്രന്ഥത്തി ന്റെ അന്തസ്സിന് നിരക്കാത്തതാണ് ഇതൊക്കെയെന്ന് കപടവിശ്വാസികൾ ആ രോപിച്ചിരുന്നു. അതിന് മറുപടിയാണ് ഈ വചനങ്ങളിലുള്ളത്. ഉപമയിലും, ഉദാഹരണത്തിലും അടങ്ങിയ തത്വങ്ങളും സാദൃശ്യബന്ധങ്ങളും മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹി -ക്കലാണല്ലോ അവകൊണ്ടുദ്ദേശ്യം. ഉപമയായി എടുത്തു കാട്ടിയ വസ്തുവിന്റെ ചെറുപ്പ വലിപ്പത്തിനോ, സ്ഥാനപദവികൾക്കോ അതിൽ പ്രസക്തിയില്ല. ഒരു കൊതുകിനെപ്പോലെ നിസ്സാരമായ വല്ല വസ്തുവിനെയോ, അതിനെക്കാൾ ഉപരിയായ മറ്റു വല്ല വസ്തുവിനെയോ ഉപമയായി എടുക്കുന്നതിൽ അല്ലാഹുവിന് ലജ്ജയൊന്നുമില്ല എന്നു പറഞ്ഞതിന്റെ താൽപര്യം അതാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഉപമയാക്കപ്പെട്ട വസ്തുവെപ്പറ്റി ആരായാതെ ആ ഉപമയിലടങ്ങിയ തത്വരഹസ്യ -ങ്ങളും വിജ്ഞാനങ്ങളും കരസ്ഥമാക്കുവാൻ ശ്രമിക്കുകയായിരിക്കും ചെയ്യുക. നേരെമറിച്ച് അവിശ്വാസികൾ "ഇതെന്തൊരു ഉപമയാണ്, ഇതുകൊണ്ടെന്താണുദ്ദേശ്യം' എന്നൊ ക്കെ പരിഹസിച്ചു തൃപ്തി അടയുകയും ചെയ്യും. ഇവരോടുള്ള പ്രതിഷേധവും താക്കീതുമാണ് (അതുമൂലം വളരെ (ആളുകളെ) അവൻ വഴിപിഴവിലാക്കുകയും വളരെ (ആളുകളെ) നേർമാർഗത്തിലാക്കുകയും ചെയ്യുന്നു) എന്ന വാക്യം. അതായത്, കപടവിശ്വാസികളും സത്യനിഷേധികളുമായു -ള്ളവർക്ക് അവരുടെ ദുർമാർഗവും നിഷേധവും വർദ്ധിക്കാനും, സത്യവിശ്വാസികളായുള്ളവർക്ക് അവരുടെ സന്മാർഗവും വിശ്വാസവും വർദ്ധിക്കുവാനും അത് കാരണമായിത്തീരുന്നു. ഈ രണ്ടിൽ ഏതിലാണ് തങ്ങൾ ഉൾപ്പെടേണ്ടതെന്ന് അവർ ആലോചിക്കട്ടെ എന്നാണിതിലുള്ള സൂചലപ്പോൾ ّ َ ِ ين َ,آم َ ن ُ وا ا വിശ്വസിച്ചവർ അവർ അറിയും അത് യാഥാർത്ഥ്യം ആണെന്ന് അവരുടെ റബ്ബിങ്കൽ നിന്ന് ا,ا എന്നാൽ യാതൊരു കൂട്ടരാവട്ടെ അവർ അവിശ്വസിച്ചിരിക്കുന്നു അവർ പറയും م َ اذ َ ا എന്തൊന്നാണ് اللها അല്ലാഹു ഉദ്ദേശിച്ചത് ِ َ ذ َ ا 9 ഇതുകൊണ്ട് م َ ث َ لا ഉപമയായി لُّ അതുകൊണ്ട് അവൻ വഴിപിഴവിലാക്കുന്നു വളരെ (ആളുകളെ) അതുകൊണ്ട് അവൻ നേർമാർഗത്തിലുമാക്കുന്നു വളരെ (ആളുകളെ) لُّ و َ م َ ا അതുകൊണ്ട് അവൻ വഴിപിഴവിലാക്കുകയില്ലതാനും തോന്നിയവാസികളെയല്ലാതെ. (27) ّ َ ِ ين َ,ا (അതായത്) യാതൊരു കൂട്ടർ അവർ ലംഘിക്കും اللها അല്ലാഹുവിന്റെ ഉത്തരവ്, കൽപന, കരാർ ശേഷമായി അതിനെ ഉറപ്പിച്ചതിന്റെ അവർ മുറിക്കുകയും ചെയ്യും കൽപിച്ചതിനെ ُ َّ اللها അല്ലാഹു ب ِ ه ِ അതിനെപ്പറ്റി അതുചേർക്കപ്പെടുവാൻ അവർ നാശമുണ്ടാക്കുകയും ചെയ്യും الأر ْ ض ِ في ِ ഭൂമിയിൽ (നാട്ടിൽ) അക്കൂട്ടർ ' അവർതന്നെ (യാണ്) നഷ്ടക്കാർ. ന. ഒരു ന്യായമായ മാനദണ്ഡമൊന്നും കൂടാതെ ഏതെങ്കിലും കുറേ ആളുകളെ അല്ലാഹു നേർമാർഗത്തിലും, വേറെ കുറേ ആളുകളെ ദുർമാർഗത്തിലും ആക്കുമെന്നല്ല ആ വാക്യത്തിന്റെ താൽപര്യമെന്നും, രണ്ടിനും അവൻ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും തൊട്ട വാക്യത്തിൽതന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു . അതെ, ا َ م َ و ُّل (തോന്നിയവാസികളെയല്ലാതെ അതുമൂലം അവൻ വഴിപിഴവിലാക്കുകയില്ല). അപ്പോൾ, നേർവഴിയിലാക്കുന്നത് ആരെയായിരിക്കുമെന്ന് പിന്നെ പ്രസ്താവിക്കേണ്ടതില്ലല്ലോ. "യഥാർത്ഥ മാർഗം വിട്ട് തെറ്റിപ്പോകൽ, കൽപന ധിക്കരിക്കൽ, തോന്നിയവാസം, തെമ്മാടിത്തം, ദുർന്നടപ്പ്' എന്നൊക്കെ അർത്ഥങ്ങളുള്ള ف ِ س ْ ق ْ (ഫിസ്ക്വ്)ന്റെ കർതൃനാമമാണ് ف َ اس ِ ق ْ (ഫാസിക്വ്്). ഭാഷാർത്ഥം നോക്കുമ്പോൾ വിശ്വാസികളിലും അവിശ്വാസികളിലും കപടവിശ്വാസികളിലും ഫാസിക്വുകൾ ഉണ്ടാവാം. എല്ലാവരെക്കുറിച്ചും ക്വുർ-ആനിൽ അത് ഉപയോഗിച്ചു കാണാവുന്നതുമാണ്. മതശാസനകൾ ലംഘിച്ചുകൊണ്ട് മതത്തിന്റെ അച്ചടക്കം പാലിക്കാത്തവരെപ്പറ്റിയാണ് പൊതുവിൽ അതിന്റെ ഉപയോഗം. ഇവിടെ ا َ م َ و ُّل (അതുകൊണ്ട് തോന്നിയവാസികളെയല്ലാതെ അവൻ വഴിപിഴവിലാക്കുകയില്ല) എന്ന് പറഞ്ഞത് അവിശ്വാസി -കളെ ഉദ്ദേശിച്ചാണെന്ന്വെക്കുവാനാണ് സാദ്ധ്യത. 27-ാം വചനത്തിൽ അവരുടെ ദു ർഗുണങ്ങൾ വിവരിച്ചശേഷം "അവർ തന്നെയാണ് നഷ്ടക്കാർ' എന്നും, അതേ ദുർഗുണങ്ങളുള്ളവരെപ്പറ്റി (സൂറത്ത്---റ-അ്ദ്: (അക്കൂട്ടർക്ക് തന്നെയാണ് ശാപം. അവർക്ക് തന്നെയാണ് ചീത്ത ഭവനവും) എന്നും പറഞ്ഞിരിക്കുന്നതിൽനിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. തോന്നിയവാസികളുടെ മൂ ദുഃസ്സമ്പ്രദായങ്ങളാണ് അല്ലാഹു വിവരിച്ചത്: (1) അല്ലാഹുവിന്റെ ഉത്തരവ് - അവനോടുള്ള കരാർ - ലംഘിക്കൽ. (2) ചേർക്കുവാൻ കൽപിക്കപ്പെട്ട ബന്ധം മുറിക്കൽ (3) ഭൂമിയിൽ നാശമുണ്ടാക്കൽ. ع َ ه ْ د ُ (അഹ്ദ്) എന്ന പദത്തിനാണ് "ഉത്തരവ്' എന്ന് ഭാഷാന്തരം ചെയ്തി -രിക്കുന്നത്. സന്ദർഭവും, തൊട്ടു നിൽക്കുന്ന അവ്യയങ്ങളുടെ സ്വഭാവവും അനുസരിച്ച് അതിന് പല അർത്ഥങ്ങളും വരാം. "ഉടമ്പടി, കരാർ, ഒസ്യത്ത്, ആജ്ഞ, ഉത്തരവ്, കൽപന, പ്രതിജ്ഞ, പരിചയം, ഉത്തരവാദം, കാലം' എന്നും മറ്റും. സാമാന്യമായി പറഞ്ഞാൽ, അല്ലാഹു ഉത്തരവിട്ടതും, നിറവേറ്റുവാൻ മനുഷ്യൻ കടപ്പെട്ടതുമായ കാര്യം എന്നാണിവിടെ ഉദ്ദേശ്യം. പല മഹാന്മാരും പ്രസ്താവിച്ചതുപേലെ, ല്ലാഹുവിന്റെ ഉത്തരവ് ( ِ َّ اللها രണ്ടു പ്രകാരത്തിലുണ്ട്: (1) മനുഷ്യരിൽ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള വിശേഷബുദ്ധിയും പ്രകൃതിദൃഷ്ടാന്തങ്ങളും മുഖേനയുള്ള ഉത്തരവ്. അല്ലാഹുവിന്റെ അസ്തിത്വം, ഏക -ത്വം, ആരാധ്യത മുതലായവ ഗ്രഹിക്കുവാനും അംഗീകരിക്കുവാനും മനുഷ്യൻ ഇതുമുഖേന സ്വയം ബാദ്ധ്യസ്ഥനാകുന്നു. ഈ ബാദ്ധ്യത നിറവേറ്റാത്തപക്ഷം, മനുഷ്യൻ ല്ലാഹുവിന്റെ ഉത്തരവ് ലംഘിച്ചവനും അവനോടുള്ള കടമ ലംഘിച്ചവനുമാകുന്നു. എല്ലാതരം അവിശ്വാസികളും ഈ അർത്ഥത്തിലുള്ള ഉത്തരവ് ലംഘിച്ചവർ തന്നെ. (2) പ്രവാച -കൻമാർ, വേദഗ്രന്ഥങ്ങൾ, അസാധാരണ ദൃഷ്ടാന്തങ്ങ ൾ എന്നിവ മുഖേനയുള്ള ഉത്തരവ്. വേദക്കാരിലുള്ള അവിശ്വാസികളും കപടവിശ്വാസികളും ഈ അർത്ഥത്തിലുള്ള ഉത്തരവ് ലംഘിച്ചവരാകുന്നു. കപടവിശ്വാസികൾ ആദ്യം ഇസ്ലാമിന്റെ മുദ്രാവാക്യം ഏറ്റുപറയുന്നതോടുകൂടി തൗഹീദും, പ്രവാചകത്വവും തങ്ങൾ സ്വീകരിച്ചുവെന്ന് പ്രതിജ്ഞ ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഇവിടെ ِ َّ اللها ُ د ْ ه َ ع (അല്ലാഹുവിന്റെ ഉത്തരവ്) കൊണ്ടുള്ള വിവക്ഷയെപ്പറ്റി വേറെയും അഭിപ്രായങ്ങളുണ്ട്. ഉദാഹരണമായി: (1) ആദം നബി(അ)യെ സൃഷ്ടിച്ചശേഷം അദ്ദേഹത്തിന്റെ സന്തതികൾ അല്ലാഹുവാണ് തങ്ങളുടെ റബ്ബ് എന്ന് (ആത്മീയലോകത്ത് വെച്ച്) സമ്മതിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി സൂഃ 172 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. (കൂടുതൽ വിവരം കാണാം അതാണിവിടെ ഉദ്ദേശ്യം. (2) ആദം (അ) സ്വർഗത്തിൽനിന്ന് ഭൂലോകത്തേക്ക് പോരുമ്പോൾ, അല്ലാഹുവിങ്കൽ നിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നാൽ അത് നിങ്ങൾ പിൻപറ്റേ -ണ്ടതാണെന്ന് അല്ലാഹു ഉൽബോധിപ്പിച്ചിട്ടുള്ളതായി അൽബക്വറഃ: 38 ലും, ത്വാഹാ 123ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതാണുദ്ദേശ്യം. വാസ്ത -വത്തിൽ ഇവയിൽ ഒന്നാമത്തെ അഭിപ്രായം ആദ്യം നാം പ്രസ്താവിച്ച രണ്ടുതരം ഉത്തരവുക -ളിൽ ഒന്നാമത്തെ ഇനത്തിലും, രണ്ടാമത്തെത് അവയിൽ രണ്ടാമത്തെ ഇനത്തിലും ഉൾപ്പെട്ട -താകുന്നു. ചേർക്കുവാൻ അല്ലാഹു കൽപിച്ച ബന്ധങ്ങളിൽ രക്തബന്ധം, കുടുംബബന്ധം , സ്നേഹബന്ധം, അയൽപക്കബന്ധം, മതബന്ധം, സാമൂഹ്യബന്ധം തുടങ്ങിയ എല്ലാ ന്യായമായ ബന്ധങ്ങളും ഉൾപ്പെടുന്നു. നബി യുടെകാലത്തുള്ള അവിശ്വാസികൾ ഈവക ബന്ധങ്ങൾക്കെല്ലാം കടകവിരുദ്ധമായി ചെയ്തുകൂട്ടിയ അക്രമങ്ങൾക്ക് കയ്യും കണക്കുമില്ലെന്നുള്ളത് പ്രസിദ്ധമാണല്ലോ. ഇതുപോലെത്തന്നെ ഭൂമിയിൽ---നാട്ടിൽ---അവർ ഉണ്ടാക്കിത്തീർത്ത നാശങ്ങൾക്കും കുഴപ്പങ്ങൾക്കും കണക്കില്ല. മുനാഫിക്വുകളും, മുശിരിക്കുകളും, യഹൂദികളുമെല്ലാംതന്നെ ആ കച്ചവടങ്ങളി ൽ അവരവരാൽ കഴിയുന്ന പങ്കുവഹിച്ചവരാണ്. ഓരോ കൂട്ടരും വഹിച്ച പങ്കനുസരിച്ച്- --ഇഹത്തിലും പരത്തിലും-അവർക്ക് നഷ്ടം തന്നെ ബാധിക്കുകയും ചെയ്തു. അതെ,"-അവ ർ തന്നെയാണ് നഷ്ടക്കാരാ'-യത് നബി ക്കാകട്ടെ, സത്യവിശ്വാസികൾക്കാകട്ടെ, ഇഹത്തിലും പരത്തിലും വിജയവും. അക്കാലത്തുള്ളവരെ സംബന്ധിച്ചാണ് ഈ വചനങ്ങളിലെ പ്രസ്താവനയെന്നുവെച്ച് പിന്നീടുള്ളവർക്ക് ബാധകമല്ലെന്ന് കരുതേണ്ടതില്ല. എക്കാലത്തുമുള്ള അവിശ്വാസികളുടെയും ക പടവിശ്വാസികളുടെയും പൊതുനില ഇതുതന്നെയാണെന്ന് ചരിത്രവും അനുഭവവും വെച്ചു നോക്കിയാൽ മനസ്സിലാകുന്നതാണ്.
2:28

كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ

(28) എങ്ങനെ നിങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കും? നിങ്ങൾ നിർജ്ജീവികളായിരുന്നു; എന്നിട്ട് നിങ്ങളെ അവൻ ജീവിപ്പിച്ചിരിക്കുന്നുവെന്നിരിക്കെ! പിന്നെ, അവൻ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നെ (വീണ്ടും) അവൻ നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവനിലേക്കു തന്നെ നിങ്ങൾ മടക്കപ്പെടുന്നു. അല്ലാഹുവിന്റെ അസ്തിത്വം, ഏകത്വം, കഴിവ്, പുനർജീവിതം ആ ദിയായവക്ക് മനുഷ്യൻ തന്നെ തെളിവാണെന്ന് ഈ വചനം മുഖേന അല്ലാഹു ഉണർത്തുന്നു. ഈ ജീവിതരംഗത്ത് വരുന്നതിന് മുമ്പ് അവൻ എന്തായിരുന്നു? എവിടെയാ -യിരുന്നു? അറ്റമില്ലാത്ത ആ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക! ബീജം, ഇന്ദ്രിയം , ഭ്രൂണം എന്നിങ്ങിനെയുള്ള അവന്റെ ചില ആദ്യദശകളെക്കുറിച്ച് അവന് ചിലതെല്ലാം പറയുവാൻ കഴിഞ്ഞേക്കും. അതിന് മുമ്പുള്ള അവസ്ഥയോ? അതാണ് മറ്റൊരു സ്ഥലത്ത് അല്ലാഹു ചോദിക്കുന്നത് الإ ˆا (പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം മനുഷ്യന് വന്നിരിക്കുന്നുവോ?! -സൂഃ ഇൻസാൻ-: 1). അതെ, ഏത് അർത്ഥത്തിലും എത്രയോ കാലം അവനൊരു അജ്ഞാതനായിക്കഴിഞ്ഞി -ട്ടുണ്ട്. അനന്തരം അവൻ ഒരു വസ്തുവായി---ഒരു ജീവിയായി---ഒരു മ നുഷ്യനായി---അസ്തിത്വംപൂണ്ട് രംഗത്തുവന്നു. കുറച്ചു കഴിയുമ്പോൾ അവൻ മരണമടയുന്നു. ആ ജീവിതം നൽകിയത് ആരാണ്? അല്ലാഹു. ആ മരണം നൽകിയത് ആരാണ്? അല്ലാഹു. മനുഷ്യന്റെ ഈ മൂന്നവസ്ഥയും അവന് നിഷേധിക്കുവാൻ കഴിയുകയില്ല. അപ്പോൾ, ആ നീണ്ട നിർജ്ജീവാവസ്ഥക്കുശേഷം അവനെ ഒരു ജീവിയാക്കിത്തീർത്ത ല്ലാഹുവിന് അവന്റെ മരണശേഷം അവന് വീണ്ടും ഒരു ജീവിതം നൽകുവാൻ കഴിയുകയില്ലെന്ന് പറയുവാൻ ന്യായമുണ്ടോ?! ശുദ്ധശൂന്യതയിൽ നിന്ന് ജീവിതം ന ൽകിയവന് അർദ്ധ ശൂന്യതയിൽ നിന്ന് പിന്നെയും ജീവിപ്പിക്കുവാനുണ്ടോ വല്ല പ്രയാസവും?! ഇതല്ലേ, ആദ്യത്തേതിനെക്കാൾ എളുപ്പമായത്? الروم ) എന്നാൽ, ഈ രണ്ടാമത്തെ ജീവിതത്തോടുകൂടി എല്ലാം അവസാനിക്കുമോ? ഇല്ല. കഴി ഞ്ഞ ജീവിതത്തിൽ ചെയ്തുവെച്ച നന്മതിന്മകളുടെ കണക്കുനോക്കി ലാഭനഷ്ടങ്ങൾ വീതിച്ചുകൊടുക്കപ്പെടുവാനായി, അസ്തിത്വത്തിന് തുടക്കം നൽകിയ അതേ സൃഷ്ടികർത്താ -വായ അല്ലാഹുവിങ്കലേക്ക് ഒടുക്കം മനുഷ്യൻ മടക്കപ്പെടുകയും ചെയ്യും ودون ْ – فا‘الأ (28) ك َ ي ْ ف َ എങ്ങനെ നിങ്ങൾ അവിശ്വസിക്കും ِ َّ اللها ِ ب അല്ലാഹുവിൽ നിങ്ങൾ ആയിരിക്കെ നിർജ്ജീവികൾ എന്നിട്ടവൻ നിങ്ങളെ ജീവിപ്പിച്ചു َ ّ ُ ’ പിന്നെ നിങ്ങളെ അവൻ മരണപ്പെടുത്തുന്നു പിന്നെ നിങ്ങളെ അവൻ ജീവിപ്പിക്കുന്നു പിന്നെ അവനിലേക്ക് (തന്നെ) നിങ്ങൾ മടക്കപ്പെടുന്നു. (നിങ്ങളെ അവൻ ആദ്യമായുണ്ടാക്കിയതുപോലെ നിങ്ങൾ വീണ്ടും മടങ്ങുന്നതാണ്).
2:29

هُوَ ٱلَّذِي خَلَقَ لَكُم مَّا فِي ٱلۡأَرۡضِ جَمِيعٗا ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبۡعَ سَمَٰوَٰتٖۚ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ

(29) ه ُ و َ അവൻ ِ َ ّ,ا ي യാതൊരുവനാണ് خ َ ل َ ق َ സൃഷ്ടിച്ചു ُ م ْ ( ل َ നിങ്ങൾക്ക് الأر ഭൂമിയിലുള്ളത് َ ِ يع ً ا “ മുഴുവനും َ ّ ُ ’ പിന്നെ അവൻ ശരിക്കുനിന്നു (തിരിഞ്ഞു) َ / الس ആകാശത്തിലേക്ക് എന്നിട്ട് അവയെ ശരിപ്പെടുത്തി س َ ب ْ ع َ ഏഴായിട്ട് ََ او َ ات ٍ ‹ ആകാശങ്ങൾ و َ ه ُ و َ അവൻ എല്ലാ കാര്യത്തെ (വസ്തുവെ)-പ്പറ്റിയും ٌ • ع َ ل ِ അറിയുന്നവനാകുന്നു. (29) അവനത്രെ, നിങ്ങൾക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവൻ. പിന്നെ, അവൻ ആകാശത്തിലേക്ക് തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു. മൂന്നു വാക്യങ്ങൾ ഉൾക്കൊള്ളുന്ന ഈ വചനത്തിൽ ഒന്നാമതായി അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ള കണക്കറ്റ അനുഗ്രങ്ങളെയും, രണ്ടാമതായി അവന്റെ അപാരമായ കഴിവിനെയും, മൂന്നാമതായി അവന്റെ സർവജ്ഞതയെയും ചൂ ണ്ടിക്കാട്ടുന്നു. ഭൂമിയിൽ നിലവിലുള്ള വസ്തുക്കളെല്ലാം മനുഷ്യനുവേണ്ടിമനുഷ്യൻ അതിൽ വാസം തുടങ്ങും മുമ്പ്തന്നെ---അല്ലാഹു തയ്യാറാക്കിവെച്ചിരിക്കുക -യാണ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ, ഒരു കൂട്ടർക്കല്ലെങ്കിൽ മറ്റൊരു കൂട്ടർക്ക്, ഒരു തുറയിലല്ലെങ്കിൽ മറ്റൊരു തുറയിൽ മ നുഷ്യന് ഉപകാരപ്പെടാത്ത ഒരു വസ്തുവും ഈ ഭൂലോകത്തില്ല എന്നാണതിൽനിന്ന് വ്യക്തമാകു -ന്നത്. ഈ അടുത്ത നാളുകൾവരെയും ആവശ്യം തോന്നിയിരുന്നിട്ടില്ലാത്തചിലപ്പോൾ ഉപദ്രവകരം മാത്രമാണെന്ന് കരുതിവശായ---എത്രയെത്ര വസ്തുക്കൾ ഇന്ന് മനുഷ്യന് അത്യാവശ്യവസ്തുക്കളായി മാറിയിരിക്കുന്നു! ജനവർദ്ധനവ്, ജീവിതരീതിയിലുള്ള മാറ്റം, ശാസ്ത്രീയ പുരോഗതി, തുടർന്നുള്ള പരീക്ഷണനിരീക്ഷണങ്ങൾ, ആകസ്മികമായ ചില നുഭവങ്ങൾ എന്നിങ്ങിനെയുള്ള കാരണങ്ങളാൽ മനുഷ്യാവശ്യങ്ങളും ഉപയോഗങ്ങളും കണ്ടുപിടുത്തങ്ങളും ക്രമേണ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. അപ്പോൾ ഭൂമിയിലുള്ളത് മുഴുവനും നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു എന്ന വാക്യം എത്ര അർത്ഥഗർഭമാണെന്ന് ആലോചിച്ചു നോക്കുക! മനുഷ്യസൃഷ്ടിക്ക് അല്ലാഹു നൽകിയ മഹത്തായ സ്ഥാനത്തിലേക്കും ഈ വാക്യം സൂചന നൽകുന്നു. തിനെപ്പറ്റി അടുത്തവചനം മുതൽ വിവരം വരുന്നുമുണ്ട്. ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്ക്വേണ്ടി സൃഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിന്റെ താല്പര്യം ഏതൊരു വസ്തുവും ഏതൊരാൾക്കും അവരുടെ ഇഷ്ടം പോലെ നിരുപാധികം കൈകാര്യം ചെയ്യാമെന്നല്ല. മനുഷ്യസമൂഹത്തിന്റെ പൊതുവെയുള്ള നൻമക്കുവേണ്ടിയാണ് അവസൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാകുന്നു. ഏതു വസ്തുവും യാതൊരു വ്യവസ്ഥയും നിയന്ത്രണവും കൂടാതെ എല്ലാവർക്കും കൈകാ ര്യം ചെയ്യാമെന്നുവെക്കുന്ന പക്ഷം, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ ആർ ക്കും ഊഹിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് വസ്തുക്കൾ കൈകാ ര്യം ചെയ്യുന്നതിൽ ഏതാനും ചില ഉപാധികളും പരിമിതികളുമൊക്കെ മതത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നതും. പിന്നെ അവൻ ആകാശത്തിലേക്ക് തിരിഞ്ഞ് അവയെ ഏഴാകാശങ്ങളാക്കി ശ രിപ്പെടുത്തി എന്ന വാക്യത്തിൽ നിന്ന് ഭൂമിയിലെ വിഭവങ്ങളെ സൃഷ്ടിച്ച ശേഷമാണ് ആകാശം സൃഷ്ടിച്ചതെന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാക്കുവാൻ കഴിയുക. പക്ഷേ, സൂറത്തുന്നാസി-ആത്തിൽ ആകാശത്തെ നിർമിച്ചു ശരിപ്പെടുത്തിയ വിവരം പ്രസ്താവിച്ച ശേഷം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. الأر ْ ض َ (ഭൂമിയെ അതിനു ശേഷം അവൻ പരത്തുകയും ചെയ്തു--79: 30). അതിനാ ൽ ഇവിടെ (പിന്നെ) എന്ന അവ്യയം കാലക്രമത്തെ കുറിക്കുവാനുള്ളതല്ല---ഒരു വിഷയം സംസാരിച്ചശേഷം മറ്റൊരു വിഷയത്തിലേക്ക് നീങ്ങുന്നതിനെ കുറിക്കുവാനുള്ളതാണ്---എന്നത്രെ ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ പൊതുവിലുള്ള അഭിപ്രായം. (അല്ലാഹുവിനറിയാം). ആകാശഭൂമികളുടെ സൃഷ്ടിയെ സംബന്ധിച്ചു അൽപം വിശദമായ ഒരു വിവരണം സൂറ: ഹാമീംസജദഃ 10--12 വചനങ്ങളിൽ കാണാവുന്നതാണ്. ആകാശങ്ങൾ ഏഴെണ്ണമാണ് എന്ന് ക്വുർ-ആനിൽ എട്ടുപത്തു സ്ഥലങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്. ആധുനിക ഖഗോള ശാസ്ത്രത്തിന് ഴ് ആകാശങ്ങളെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നതുകൊണ്ട് ക്വുർ-ആനിൽ സ്പഷ് ടമായ വാക്കുകളിൽ ആവർത്തിച്ചുപറയപ്പെട്ടിട്ടുള്ള ഈ പ്രസ്താവനയെ---ചിലർചെയ്യാറുള്ളതുപോലെ- --അന്യഥാവ്യാഖ്യാനിച്ചു കൂടാത്തതാകുന്നു. അവയുടെ സ്രഷ്ടാവ് അവ ഏഴെണ്ണമാണെന്നു ആവർത്തിച്ചു പറയുമ്പോൾ, അതിനപ്പുറം കടന്നു വല്ലതും പറയുവാൻ ആർക്കും അവകാശവും അർഹതയുമില്ല. ശാസ്ത്രീയ നിഗമനങ്ങളാകട്ടെ , മാറിമാറിക്കൊണ്ടിരിക്കുന്നതും, നൂറു ശതമാനവും ശരിയെന്നു ഒരു കാലത്ത് വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തം പിന്നൊരു കാലത്ത് നൂറുശതമാനം തെറ്റാണെന്നു അതേ ശാസ്ത്രജ്ഞ -ന്മാർതന്നെ വിധികൽപിക്കുമാറ് മാറ്റങ്ങൾക്ക് വിധേയമായതുമാകുന്നു. എന്നാൽ, ഏഴിൽ ഓരോന്നിന്റെയും സ്വഭാവം, പ്രത്യേകത, അതിർത്തി മുതലായവയെക്കുറിച്ചൊന്നും നമുക്ക് വിധിപറയുക സാധ്യമല്ല. അല്ലാഹു തുറന്നഭാഷയിൽ പറഞ്ഞത് അപ്പടി വിശ്വസിക്കുക, അതിനപ്പുറമുള്ളതിന്റെ വിവരം അവനറിയാമെന്നു വെച്ചു വിട്ടേക്കു ക ഇതേ നമുക്ക് നിവൃത്തിയുള്ളൂ സൂറ: 17- ന്റെയും, സൂ: ത്വലാ ക്വ് 12- ന്റെയും വ്യാഖ്യാനങ്ങളിൽ ഈ വിഷയകമായി അൽപം വിശദീകരണവുംകൂടികാണാം. ആകാശഭൂമികളെയും, അവയിലെ സകലവസ്തുക്കളെയും തിസമർത്ഥമായ രീതിയിൽ സൃഷ്ടിച്ചുണ്ടാക്കി വ്യവസ്ഥാപിതവും യുക്തവുമായ രീതിയിൽ നിയന്ത്രിച്ചു പരിപാലിച്ചു പോരുന്ന അല്ലാഹു ഭൂത---വർത്തമാന---ഭാവികാലവ്യത്യാസമന്യെ സർവ്വ കാര്യങ്ങളെക്കുറിച്ചും, ചെറുപ്പവലിപ്പ വ്യത്യാസമന്യെ സകലവസ് തുക്കളെക്കുറിച്ചും അറിയുന്ന സർവ്വജ്ഞൻ തന്നെ. വിഭാഗം--4
2:30

وَإِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي جَاعِلٞ فِي ٱلۡأَرۡضِ خَلِيفَةٗۖ قَالُوٓاْ أَتَجۡعَلُ فِيهَا مَن يُفۡسِدُ فِيهَا وَيَسۡفِكُ ٱلدِّمَآءَ وَنَحۡنُ نُسَبِّحُ بِحَمۡدِكَ وَنُقَدِّسُ لَكَۖ قَالَ إِنِّيٓ أَعۡلَمُ مَا لَا تَعۡلَمُونَ

(30) നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദർഭം (ഓർക്കുക) "ഞാൻ ഭൂമിയിൽ ഒരു "ഖലീഫ:യെ' ഏർപ്പെടുത്തു (വാൻപോകു)ന്നുവെന്ന്. അവർ പറഞ്ഞു: "അതിൽ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതിൽ ഏർപ്പെടുത്തുകയോ?! ഞങ്ങൾ നിന്നെ സ്തുതിച്ചു കൊണ്ടു "തസ്ബീഹ്' (സ്തോത്രകീർത്തനം) ചെയ്യുകയും, നിനക്ക് 'തക്വ്ദീസ്' (നിന്റെ പരിശുദ്ധിയെ വാഴ്ത്തൽ) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.' അവൻ പറഞ്ഞു: "നിശ്ചയമായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.' 28--ാം വചനത്തിൽ നിർജ്ജീവാവസ്ഥക്കുശേഷം മനുഷ്യനു ജീവിതം നൽകിയതിനെയും, 29--ൽ മനുഷ്യനുവേണ്ടി ഭൂമിയിലെ വിഭവങ്ങൾ സൃഷ്ടി -ച്ചതിനെയും ഓർമിപ്പിച്ച ശേഷം ഈ വചനത്തിൽ, മനുഷ്യൻ ഭൂജാതനാകും മുമ്പുതന്നെ അവന് അല്ലാഹു കൽപിച്ചിട്ടുള്ള ഉന്നതസ്ഥാനത്തെക്കുറിച്ചു പ്രസ്താവിക്കുന്നു. നബി യെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ ആയത്ത് ആരംഭിക്കുന്നത് (നിന്റെ റബ്ബ് പറഞ്ഞ സന്ദർഭം) എന്നാണല്ലോ. ഇതുപോലെ ْ ذ ِ إ എന്ന വാക്കുകൊണ്ട് വിഷയം (30) പറഞ്ഞ സന്ദർഭം നിന്റെ റബ്ബ്, രക്ഷിതാവ് لالا لا മലക്കുകളോട് നിശ്ചയമായും ഞാൻ ആക്കുന്ന (ഉണ്ടാക്കുന്ന)-വനാണ് الأر الأرالأر الأر فيفي في ِ ِِ ِ ഭൂമിയിൽ ഒരു ഖലീഫഃ പിൻഗാമി, പ്രതിനിധി, അനന്തരഗാമിയെ او اواو او ُ ُُ ُ لا لالا അവർ പറഞ്ഞു ആക്കുകയോ َ ا ف ِ അതിൽ നാശമുണ്ടാക്കുന്നവരെ َ ا ف ِ അതിൽ ചിന്തുകയും ചെയ്യുന്ന രക്തങ്ങളെ ഞങ്ങളാകട്ടെ ُ س َ ب ِ ّ ــح ُ  ഞങ്ങൾ തസ്ബീഹ് ചെയ്യുന്നു, സ്തോത്ര കീർത്തനം നടത്തുന്നു നിന്നെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ ഞങ്ങൾ തക്വ്ദീസും (പരിശുദ്ധി വാഴ്ത്തലും) ചെയ്യുന്നു ل َ ك َ നിനക്ക് َ لا َ ق അവൻ പറഞ്ഞു നിശ്ചയമായും ഞാൻ അറിയും നിങ്ങൾ അറിയാത്തത്. ആരംഭിക്കുന്ന പതിവ് ക്വുർ-ആനിൽ പലപ്പോഴും കാണാം. വിവരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം ഓർമിക്കണമെന്നാണതിന്റെ താൽപര്യം. ഇവിടെ മനു -ഷ്യസൃഷ്ടിയുടെ ആരംഭം, മനുഷ്യവർഗത്തിന്റെ ശ്രേഷ്ഠത, മനുഷ്യരെ സൃഷ്ടിച്ചതിലടങ്ങിയ ചില യുക്തിരഹസ്യങ്ങൾ ആദിയായവയെക്കുറിച്ച് വിവരിക്കുന്ന സന്ദർഭമാണേ ല്ലാ. ആയത്തിന്റെ ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് (ഖലീഫഃ) എന്ന വാക്കിനെപറ്റി അൽപമൊന്നു മനസ്സിരുത്തുന്നത് നന്നായിരിക്കും (ക്വുദ്ദാമ്)---അഥവാ മുൻഭാഗം---എന്ന വാക്കിന്റെ വിപരീതാർത്ഥമായ എന്ന മൂലത്തിൽ നിന്നുത്ഭവിച്ചതാണ് എന്ന പദം. നിഘണ്ടുകളിലും, ക്വുർ-ആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഇതിന് നൽകിക്കാണുന്ന അർത്ഥം: (മറ്റൊരാൾക്ക് പുറകിൽ വരുകയും അയാളുടെ സ്ഥാനത്ത് നിലകൊള്ളുകയും ചെയ്യുന്നവൻ) എന്നാകുന്നു. ചിലരുടെ വാക്കുകളിൽ അൽപം ക്ക കാണാമെങ്കിലും ആശയത്തിൽ എല്ലാവരും യോജിക്കുന്നു. ഇതിന്റെ ബഹുവചന രൂപങ്ങ -ളായ (ഖുലഫാ-ഉ്, ഖലാ-ഇഫ്) എന്നീ പദങ്ങളും, ക്രിയാരൂപങ്ങളായ خ َ ل َ ف َ (ഖലഫഃ) മുതലായ രൂപങ്ങളും, മൂലധാതുവിൽനിന്നുള്ള മറ്റു ചില പ ദങ്ങളും ക്വുർ-ആനിൽ അവിടവിടെയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങൾ താഴെ കാണാവുന്നതുമാണ്. എല്ലാവർക്കും വാക്കാണല്ലോ (ഖിലാഫത്ത്). ഖിലാഫത്തുള്ള ആൾക്കാണ് "ഖലീഫഃ എന്ന് പറയുന്നതും. അതുകൊണ്ടായിരിക്കാം ഇമാം റാഗിബ് അദ്ദേഹത്തിന്റെ ക്വുർ-ആൻ നിഘണ്ടുവിൽ "ഖലീ ഫ'ഃ എന്ന വാക്കിന് പ്രത്യേകം അർത്ഥം കൊടുക്കാതെ "ഖിലാഫത്തിനു മാത്രം അർത്ഥം പറഞ്ഞു മതിയാക്കിയിരിക്കുന്നതും. അദ്ദേഹത്തിന്റെ വാചകം ഇതാണ്: ُ ة َ فلا االله ""ഖിലാഫത്ത് എന്നാൽ മറ്റൊരാൾക്കു പകരം നിൽക്കുക എന്നാണ്. ഒന്നുകിൽ ആർക്കുവേണ്ടി പകരം നില്ക്കുന്നുവോ അയാളുടെ അഭാവം നിമിത്തം, അല്ലെങ്കിൽ അയാളുടെ മരണം നിമിത്തം, അല്ലെങ്കിൽ അയാളുടെ കഴിവുകേടുനിമിത്തം, അല്ലെങ്കിൽ ഖലീഫഃയാക്കപ്പെടുന്ന ആളെ ബഹുമാനിക്കുവാൻ വേണ്ടി. ഈ അവസാനത്തെ വിധത്തിലാണ് അല്ലാഹു അവന്റെ "ഔലിയാ-ഇ'നെ-അവന്റെ മിത്രങ്ങളാ യ ആൾക്കാരെ- --ഭൂമിയിൽ ഖലീഫഃകളാക്കിയിരിക്കുന്നത്.'' തുടർന്നുകൊണ്ട് അദ്ദേഹം താഴെ ഉദ്ധരിക്കുന്ന ചില ക്വുർ-ആൻ വാക്യങ്ങൾ ഉദാഹരണമായി എടുത്തു കാണിക്കു -കയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ അഭാവവും, മരണവും, കഴിവുകേടും അസംഭവ്യമാണല്ലോ. അതുകൊണ്ടാണ് അവസാനത്തെ വിധത്തിലാണ് ഭൂമിയിൽ അല്ലാഹുവിന്റെ ആൾക്കാരെ അവൻ ഖലീഫഃയാക്കിയിരിക്കുന്നതെന്ന് അദ്ദേ ഹം പറഞ്ഞത്. വലിയ ഭരണാധികാരി ( ْ • الس )യെ ഉദ്ദേശിച്ചു "ഖലീഫഃ' എന്ന് പറയപ്പെടാറുണ്ട്. ഇബ്നു ജരീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ ഭരണാധികാരി എന്ന അർത്ഥത്തിലല്ല അത്. ഒരു ഭരണാധിപന്റെ ശേഷം അയാളുടെ സ്ഥാനത്തു വന്ന് കാര്യം നടത്തുന്ന ആൾ എന്നുള്ളത്കൊണ്ടാണത്. ഇനി, ആ വാക്കിനു ര അങ്ങനെയും ഒരു അർത്ഥമുണ്ടെന്നുവന്നാൽ തന്നെ ആ അർത്ഥം എല്ലാ ഇടത്തിലും യോജിക്കുകയില്ലതാനും. മേൽ കണ്ടതുപോലെയുള്ള ഉദ്ധരണികളും, "ഖിലാഫത്തി'നെയും "ഖലീ ഫ'ഃ യെയും സംബന്ധിച്ചു പല മഹാൻമാരുടെയും പ്രസ്താവനകളും പരിശോ -ധിക്കുമ്പോൾ താഴെ പറയുന്ന സംഗതികൾ അവയിൽ നിന്നു മനസ്സിലാകുന്നു. (1) "ഖലീഫഃ' എന്ന വാക്കിന് മലയാളത്തിൽ "പിൻഗാമി, അനന്തര -ഗാമി, പ്രതിനിധി എന്നൊക്കെ ഭാഷാന്തരം നൽകാം. (2) ആ പദത്തിൽ പ്രാതിനിധ്യത്തെക്കാൾ പരിഗണിക്കപ്പെട്ടിട്ടുള്ളത് പിൻഗാമിത്വമാകുന്നു. കാരണം, ആ മൂലാർത്ഥമുള്ള ഒരു ധാതുവിൽ നിന്നാണ് ആ വാക്ക് രൂപം കൊണ്ടിരിക്കുന്നത്. (3) അല്ലാഹു ആരെയെങ്കിലും ഖലീഫഃയാക്കി എന്നു പറഞ്ഞാൽ, ആ ഖലീഫഃ സാധാരണ അർത്ഥത്തിൽ അവന്റെ പിൻഗാമിയോ, പ്രതിനിധിയോ ആയിരിക്കുവാൻ നിവൃത്തിയില്ല. കാരണം, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം-ഇ -മാംറാഗിബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ---ഒരർത്ഥത്തിലുള്ള അഭാവവും അവനുണ്ടാകുകയില്ല, അവന്റെ ഏതെങ്കിലും ഒരു അധികാരമോ, പ്രവൃത്തിയോ, ബാധ്യതയോ മറ്റൊരാൾക്കുവിട്ടുകൊടുക്കുകയോ, ഏൽപിച്ചുകൊടുക്കുകയോ ചെയ്യുന്ന പ്രശ്നവുമില്ല. (4) അപ്പോൾ, "അല്ലാഹുവിന്റെ ഖലീഫഃ' എന്നു ആരെക്കുറിച്ചെങ്കിലും എവിടെയെങ്കിലും പ്രയോഗിച്ചു കണ്ടാൽ അത് അല്ലാഹു ഖിലാഫത്തു സ്ഥാനം നൽകി ബഹുമാനിച്ച ആൾ എന്ന അർത്ഥത്തിലല്ലാതെ-അല്ലാഹുവിന്റെ പിൻഗാമി പ്രതിനിധി എന്നോ ഉള്ള അർത്ഥത്തിൽ---ആയിരിക്കുവാൻ നിവൃത്തിയില്ല എന്നു സ്പ ഷ്ടമായി. ശരി, എനി, (ഞാൻ ഭൂമിയിൽ ഒരു ഖലീഫഃയെ ആക്കുവാൻ പോകുന്നു) എന്നു അല്ലാഹൂ പറഞ്ഞതിന്റെ താൽപര്യമെന്താണെന്നു ആലോചിക്കാം. ഇബ്നുകഥീർ (റ) ഇതിനെപ്പററി വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിലെ ചില പ്രസക്തഭാഗങ്ങൾ നമുക്കു ഇവിടെ ഉദ്ധരിക്കാം: (അതായത്, ഒരു തലമുറക്കുശേഷം മറ്റൊരു തലമുറയും ഒരു കാലക്കാർക്ക് ശേഷം മറ്റൊരു കാ ലക്കാരുമായിക്കൊണ്ട് ചിലർക്ക് പിന്നിൽ ചിലർ വന്നുകൊണ്ടിരിക്കുന്ന ജനങ്ങൾ) എന്നു പ്രസ്താവിച്ചശേഷം ഇതിനു തെളിവായി "ഖലീഫഃ'യുടെ ബഹുവചനവും ക്രിയാരൂപ വും ഉൾക്കൊള്ളുന്ന ചില ആയത്തുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഇവയാണത്:- –الأر فاطر : സാരം: അവനത്രെ നിങ്ങളെ ഭൂമിയിൽ "ഖലാ-ഇഫ്പിൻഗാമികളായിവരുന്നവർ-ആക്കിയവൻ. ُ م ْ ( الأر النمل : അവൻ നിങ്ങളെ ഭൂമിയിലെ മാറി വരുന്നപിൻഗാമികൾ---ആക്കുന്നു. الزخرف : നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഭൂമിയിൽ (നിങ്ങൾക്ക്) പിന്നിൽ പകരം വരുമാറ് നിങ്ങളിൽ നിന്നു തന്നെ നാം മലക്കുകളെ ഏർപ്പെടുത്തുമായിരുന്നു. مر : അവരുടെ (ആ പ്രവാചകൻമാരുടെ) ശേഷം ഒരു "ഖൽഫ്'---ഒരുതരം പിൻഗാ -മികൾ---പുറകിൽ വന്നു. (റ) തുടരുന്നു: "ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ രു വിഭാഗക്കാർ പറയുന്നതുപോലെ, "ഖലീഫഃ' കൊണ്ട് ഇവിടെ ഉദ്ദേശ്യം ആദം (അ ) മാത്രമല്ല. ഈ അഭിപ്രായം ഇബ്നു അബ്ബാസ്, ഇബ്നുമസ്-ഊദ് (റ) എന്നിവരുടെയും പൊതുവിൽ ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായമായി ക്വുർത്വു ബീ (റ) പ്രസ്താവിച്ചിരിക്കുന്നു. ഇതിൽ (ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായമാണെന്നു പറഞ്ഞതിൽ) അൽപം ആലോചിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ അതിൽ വളരെ അഭിപ്രായഭിന്നിപ്പുണ്ട്. റാസീ (റ)യും മറ്റും അത് ഉദ്ധരിച്ചിട്ടുമുണ്ട്. വ്യക്തി എന്ന നിലക്ക് ആദം നബി(അ)യെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നതും. കാരണം, അങ്ങിനെയാണെങ്കിൽ, (അതിൽ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതിൽ ആക്കുകയോ) എന്നുള്ള മലക്കുക -ളുടെ ചോദ്യത്തിന് ഔചിത്യമില്ല. മനുഷ്യ വർഗത്തിൽ അങ്ങിനെയുള്ളവർ ഉണ്ടാ ഉദ്ദേശിക്കുന്നത്. മലക്കുകൾക്ക് സിദ്ധിച്ച വല്ലപ്രത്യേക റിവു നിമിത്തമോ, അല്ലെങ്കിൽ മുട്ടിയാൽ ശബ്ദമുണ്ടാകുന്ന കറുത്ത കളിമണ്ണിൽ നിന്നാ ണ് മനുഷ്യനെ സൃഷ്ടിക്കുന്നത് الحجر :28 ) എന്ന് അല്ലാഹു അവരോട് പറഞ്ഞിരുന്നതിൽനിന്ന് മനുഷ്യ പ്രവൃത്തിയെക്കുറി ച്ചു അവർ മനസ്സിലാക്കിയത് നിമിത്തമോ, അല്ലെങ്കിൽ---ക്വുർത്വുബീ പറഞ്ഞപോലെ---ഖലീഫഃ എന്ന വാക്കിൽ നിന്നു അന്യായങ്ങളിൽ തീരുമാനം കൽപിക്കുകയും നിഷിദ്ധങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും തടയുകയും ചെയ്യുന്ന ആൾ എന്ന് അവർ അർത്ഥം മനസ്സിലാ -ക്കിയതു നിമിത്തമോ, അതുമല്ലെങ്കിൽ---ക്വുർ-ആൻ വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നതുപോലെ -ഭൂമിയിൽ മുമ്പുണ്ടായിരുന്ന സമുദായത്തിന്റെ മാനദണ്ഡം വെച്ച് മനുഷ്യരെ ആയിരിക്കാം മലക്കുകൾ ആ ചോദ്യം ചോദിച്ചത്. അല്ലാതെചില വ്യാഖ്യാതാക്കൾ തെറ്റിദ്ധരിക്കാറുള്ളതുപോലെ---അല്ലാഹുവിന്റെ പേരിലുള്ള ആക്ഷേപമെന്ന നിലക്കോ, ആദമിന്റെ സന്തതികളോടുള്ള അസൂയ അല്ല ആ ചോദ്യം. അവർ അല്ലാഹുവിനെ മുൻകടന്നു ഒന്നും പറയു -കയില്ല; അനുവാദമില്ലാത്ത ചോദ്യം അവർ ചെയ്യുകയുമില്ല (വാക്കുകൊണ്ട് അവർ അവനെ മുൻ കടക്കുകയില്ല. (21: 27) എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (അദ്ദേഹം തുടരുന്നു) "ഭൂമിയിൽ അല്ലാഹു ഒരു സൃഷ്ടിയെ ഏർ പ്പെടുത്തുന്ന വിവരം അവരെ അറിയിച്ചപ്പോൾ അവർ അങ്ങിനെ ചോദിച്ചു. ആ സൃഷ്ടിയി ലടങ്ങിയ യുക്തിരഹസ്യമെന്താണെന്നുള്ള ഒരന്വേഷണമാണ് ഈ ചോദ്യം. അതായത്, കുഴപ്പക്കാരും നാശക്കാരും ഉണ്ടായിത്തീരുന്ന ഈ സൃഷ്ടിയെ സൃഷ്ടിക്കുന്നത്കൊണ്ടുദ്ദേശ്യം നിന്നെ ആരാധിക്കുക എന്നുള്ളതാണെങ്കിൽ, ഞങ്ങളിതാ എപ്പോഴും നിന്നെ ആരാധിച്ചു വരുന്നുവല്ലോ. എനി, വേറെ ഒരു കൂട്ടരെ താല്പര്യം. അതിന് അല്ലാഹു നിങ്ങൾക്കറിയാത്തത് എനിക്കറിയാം എന്ന് മറുപടിയും നൽകി. അതായത്, നിങ്ങൾ പറഞ്ഞ ദോഷം അതോ -ടൊപ്പം അതിനേക്കാൾ കവിഞ്ഞ നൻമയും അതിലടങ്ങിയിട്ടുണ്ട് എന്ന് എനിക്കറിയാം; നിങ്ങൾക്ക് അത് അറിയുകയില്ല. ഞാൻ അവരിൽ നബിമാരെയും, റസൂലു -കളെയും നിയോഗിക്കും; അവരിൽ സ്വിദ്ദീക്വുകളും, ശുഹദാക്കളും, പുണ്യവാന്മാരും, ത്യാഗികളും, പണ്ഡിതന്മാരും, ഭക്തന്മാരും മറ്റും ഉണ്ടായിരിക്കുന്നതാണ്...' ) من ابن كثير باختصار ( . റാസീ (റ) ഉദ്ധരിച്ചതായി ഇബ്നു കഥീർ(റ) ചൂണ്ടിക്കാട്ടിയ ഭിന്നാഭിപ്രായങ്ങൾകൂടി എന്ന വാക്കിനു من يخلف غيره ويقوم مقامه (മറ്റൊരാൾക്കു പുറകിൽ വരുകയും അയാളുടെ സ്ഥാനത്തു നില കൊള്ളുകയും ചെയ്യു ന്ന ആൾ) എന്ന് അർത്ഥം നൽകുകയും, മേൽ ഉദ്ധരിച്ച ഒന്നാമത്തെയും രണ്ടാമെ ത് തയും വാക്യങ്ങളെ അതിനു തെളിവായി ഉദ്ധരിക്കുകയും ചെയ്തുകൊണ്ടു റാസീ (റ) പറയുന്നു: "ഖലീഫഃകൊണ്ടുദ്ദേശ്യം ആരാണെന്നുള്ളതിൽ രണ്ടു ഭിപ്രായമുണ്ട്. (ഒന്ന്) അത് ആദം (അ) ആകുന്നുവെന്നാണ്. അപ്പോൾ ഭൂമിയിൽ നാ ശമുണ്ടാക്കുന്നവൻ എന്നു പറഞ്ഞത് അദ്ദേഹത്തെക്കുറിച്ചല്ല, അദ്ദേഹത്തിന്റെ സന്തതികളെ ദ്ദേശിച്ചായിരിക്കും. (രണ്ട്) അദ്ദേഹത്തിന്റെ മക്കളാണെന്നാകുന്നു. ആദം നബി-(അ)യാണുദ്ദേശ്യമെന്നു പറയുന്നവരിൽ അദ്ദേഹത്തെപ്പറ്റി ഖലീഫഃ എന്നു പറയുവാ -നുള്ള കാരണത്തിൽ രണ്ടഭിപ്രായമുണ്ട്. 1) ഭൂമിയിൽ ഉണ്ടായിരുന്ന ജിന്ന് വർഗത്തെ അല്ലാഹു നീക്കം ചെയ്തുകൊണ്ട് ആദമിനെ ഭൂമിയിൽ താമസിപ്പിച്ചതിനാൽ അദ്ദേഹം അവരുടെ ഖ ലീഫഃ (പുറകിൽ വന്ന ആൾ) ആയി. 2) അല്ലാഹുവിന്റെ ശാസനകൾക്കു വിധേയരായവർക്കിടയിൽ ദേ്ദഹം അല്ലാഹുവിനു പകരം വിധി കൽപിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഖലീഫഃ ന്നു പറഞ്ഞതാണ്. ഇബ്നുമസ്-ഊദ്, ഇബ്നു അബ്ബാസ്, സുദ്ദീ (റ) എന്നിവരിൽനിന്ന് നിവേദനം ചെയ്യപ്പെട്ടത് ഇതാണ്:-- ُ م الأ (ദാവൂദേ, നിന്നെ നാം ഭൂമിയിൽ ഒരു ഖലീഫഃയാക്കിയിരിക്കുന്നു. അതിനാൽ നീ ജനങ്ങൾക്കിടയിൽ യഥാർത്ഥ പ്രകാരം വിധിക്കുക): എന്ന ക്വു ർ-ആൻ വചനം ഇതിനെ ബലപ്പെടുത്തുന്നു. എന്നാൽ, ആദമിന്റെ മക്കളാണ് ഖലീഫഃകൊണ്ടുദ്ദേശ്യം എന്നു പറയുന്നവർ പറയുന്നത് അവരിൽ ചിലർ ചിലരുടെ പിറകിലായി വരുന്നതുകൊണ്ടാണ് അവർക്ക് ഖലീഫഃ എന്നു പറഞ്ഞത് എന്നത്രെ. (നിങ്ങളെ ഭൂമിയിലെ ഖലീഫഃമാരാക്കി 6: 165) എന്ന വചനം ഇതിനു ബലം നൽകുകയും ചെയ്യുന്നു "ഖലീഫഃ എന്നവാക്കാകട്ടെ, ഒരാൾക്കും, കൂടുതൽ ആൾക്കും, ആണിനും, പെണ്ണിനും ഉപയോഗിക്കാവുന്നതുമാകുന്നു. ( من الرازى ഈ രണ്ടു മഹാൻമാരുമടക്കം പ്രധാനപ്പെട്ട പല ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയും പ്രസ്താവനകളും വിവരണങ്ങളും പരിശോധിച്ചാൽ (ഞാൻ ഭൂമിയിൽ ഒരു ഖലീഫഃയെ ഏർപ്പെടുത്തുന്നു) എന്ന വാക്കിന് ഒന്നിലധികം വ്യാഖ്യാനങ്ങൾ വ്യക്തമാകുന്നു. എല്ലാറ്റിനും റ ന്യായീകരണങ്ങളും കാണാം. അവയിൽ ഇന്നതു മാത്രം ശരിയും, മറ്റെല്ലാം തെറ്റുമാണെന്ന് ഖണ്ഡിച്ചു പറയത്തക്ക തെളിവുകളുമില്ല. കൂട്ടത്തിൽ കൂടുതൽ സ്വീകാര്യമായത് ഏതാണെന്നുള്ളതാണ് ആലോചിക്കേണ്ടത്. ആ വ്യാഖ്യാനങ്ങളുടെ സാ മാന്യ രൂപം ഇങ്ങിനെ മനസ്സിലാക്കാം:- 1) ഈ ഭൂമിയിലെ നിവാസികളായിരുന്ന മറ്റൊരു സമുദായത്തിന്റെ പിൻഗാമികളായിട്ടാണ് മനുഷ്യവർഗത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. താണ് "ഖിലാഫത്തി'ന്റെ ഉദ്ദേശ്യം. ജിന്നു വർഗമായിരുന്നു ആ പൂർവ്വ സമുദായം. അവ ർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കിയതു നിമിത്തം അല്ലാഹു അവരെ നശിപ്പിക്കുകേ യാ, ആട്ടിയോടിക്കുകയോ ചെയ്തു. പുതുതായി രംഗത്തു വരുന്ന മനുഷ്യ വർഗവും അവരെപ്പോലെ അക്രമവും നാശവും ഉണ്ടാക്കിയേക്കുമെന്ന് കരുതിയതുകൊണ്ടാണ് മലക്കുകൾ തലമുറയുടെ ശേഷം മറ്റൊരു തലമുറയായി ഭൂമിയിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന സമുദായങ്ങളായിട്ടാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് ഖിലാഫത്ത് കൊണ്ടുദ്ദേശ്യം. ഈ രണ്ടാമത്തെ അഭിപ്രായമാണ് ക്വുർ-ആന്റെ വാക്യങ്ങളോട് കൂടുതൽ യോജിച്ചതായി കാണുന്നത്. കാണ്ടാണ് ഇബ്നുജരീർ, ഇബ്നു കഥീർ (റ) മുതലായ പ്രമുഖ ക്വുർ-ആൻ വ്യാഖ്യാതാക്കൾ തിനു മുൻഗണന നൽകിയിരിക്കുന്നതും. "ഖലീഫഃ' എന്ന വാക്ക്---റാസി (റ) പ്ര സ്താവിച്ചതുപോലെ - ആ വാക്കിന്റെ പ്രത്യേക ഘടനയനുസരിച്ച് ഏകവചനവും, ബഹു വ ചനവും, പുല്ലിംഗവും, സ്ത്രീലിംഗവുമായിട്ടെല്ലാം ഉപയോഗിക്കുന്നതിനു വിരോധമില്ലതാനും. ഇതുപോലെ ഉപയോഗിക്കാവുന്ന വാക്കുകൾ അറബി ഭാഷയിൽ വേറെയും സുലഭമത്രെ. കൂടാതെ, മനുഷ്യ പിതാവായ ആദം (അ) നെ സൃഷ്ടിക്കുവാൻ പോകുന്ന അവസരത്തിലാണല്ലോ അല്ലാഹു മലക്കുകളോട് ഇതു പറഞ്ഞത്. ആ സന്ദർഭമ -നുസരിച്ചു ഏകവചന രൂപത്തിൽ ഖലീഫഃ എന്നു പറഞ്ഞാൽ തന്നെയും ഉദ്ദേശ്യം അദ്ദേഹത്തി ന്റെ സന്തതികളായിരിക്കുന്നതാണ്. ഗോത്രത്തിന്റെയോ വർഗത്തി -ന്റെയോ ആദ്യ പിതാവിന്റെ പേരുകൾ ഗോത്രത്തിനും വർഗത്തിനും ഒന്നായി ഉപയോഗിക്കൽ അറ -ബിഭാഷയിൽ പതിവുമത്രെ. 3) അല്ലാഹുവിന്റെ വിധിവിലക്കുകൾക്കനുസരിച്ചു ഭൂമിയിൽ അവന്റെ സൃഷ്ടികൾക്കിടയിൽ വിധിയും നീതിയും നടത്തുവാൻ വേണ്ടി അല്ലാഹു നിശ്ച -യിച്ച ഖലീഫഃയാണ്-- അവന്റെ പ്രതിനിധിയാണ്--ആദമും (അ) അദ്ദേഹത്തി ന്റെ സന്തതികളിൽ അദ്ദേഹത്തെപ്പോലെ നീതിയും സത്യവും പാലിച്ചു പോരുന്ന നല്ല ആളുക -ളും. ഇതനുസരിച്ച് നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുമെന്ന് പറഞ്ഞത് അങ്ങിനെയല്ലാത്തവരെ ഉദ്ദേശിച്ചായിരിക്കും. ഭൂമിയിൽ നീതിയും നെറി യും നടപ്പിലാക്കുവാൻ അല്ലാഹുവിന് കഴിയാത്തതുകൊണ്ടല്ല ഈ പ്രാതിനിധ്യം നൽകുന്നതെന്ന് തീർച്ചയാണ്. രണ്ടു കാരണം അതിന് ചൂണ്ടിക്കാണിക്കപ്പെടുന്നു. (ഒന്ന്) ദിവ്യ സന്ദേശങ്ങളും, ദൈവിക ശാസനകളും നേരിൽ ഏറ്റുവാങ്ങുവാൻ പറ്റിയ പ്രകൃതക്കാ -രല്ല പൊതുവിൽ മനുഷ്യവർഗം. അതുകൊണ്ടാണ് അവരിൽ നിന്ന് ര തിരഞ്ഞെടുക്കുന്നതും, അവർ മുഖാന്തരം അവ എത്തിച്ചുകൊടുക്കുന്നതും. (രണ്ട്) ഖലീഫാസ്ഥാനം നൽകുകവഴി മനുഷ്യവർഗത്തെ ശ്രേഷ്ഠമാക്കുകയാണുദ്ദേശ്യം . എന്നല്ലാതെ, അല്ലാഹുവിനു അതിൽ ഏതെങ്കിലും ഒരാവശ്യം ഉണ്ടായതുകൊണ്ടല്ല. ഈ മൂന്നാമത്തെ അഭിപ്രായമാണ് ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗക്കാർ സ്വീകരിച്ചു കാണുന്നത്. 4) മൂന്നാമത്തെ അഭിപ്രായത്തിൽനിന്നു രൂപം പൂണ്ടും, അതിന്റെ വൃ ത്തം കുറച്ചു കൂടി വികസിപ്പിച്ചും ഭൗതിക വശത്തിന് പ്രത്യേക പരിഗണന നൽകിയും കൊണ്ടുള്ളതുമായ ഒരു അഭിപ്രായമാണ് നാലാമത്തേത്. ആധുനിക ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ പലരും കൂടുതൽ താൽപര്യം കാണിക്കാറുള്ളത് ഈ അഭിപ്രാ -യത്തെ ബലപ്പെടുത്തുന്നതിലാകുന്നു. സയ്യിദ് ക്വുത്ത്ബ് (റ) ന്റെ വിവരണത്തെ ആ സ്പദമാക്കി അതിങ്ങിനെ വിവരിക്കാം: ഈ ഭൂമിയിലെ ചരാചരങ്ങളുടെ കൈകാര്യ നടത്തിപ്പിന്റെ ചുക്കാൻ ഏൽപ്പിക്കുവാനും, അതിലെ വിഭവങ്ങളും, നിക്ഷേപങ്ങളും, ഊർ ജ്ജങ്ങളും തേടിപ്പിടിച്ചു ഉപയോഗപ്പെടുത്തുവാനും പറ്റിയ ഒരു സൃഷ്ടിവർഗത്തെ സൃഷ്ടിക്കുകയെന്നതാണ് ഖലീഫഃയെ ഏർപ്പെടുത്തുക എന്നു പറഞ്ഞതിന്റെ താൽപര്യം. അൽപം ഭൗതികൂടി ക്വുർ-ആൻ വചനങ്ങൾക്ക് വ്യാഖ്യാനം നൽകുവാൻ തുനിയാറുള്ളവർ സ്വാഭാവികമായും കുറേകൂടി മുന്നോട്ട് കടന്ന് പ്രപഞ്ചത്തിന്റെ കൈകാര്യങ്ങൾ ഒട്ടുമുക്കാലും മനുഷ്യന്റെ കയ്യിലാണുള്ള -തെന്നും മനുഷ്യൻ ബുദ്ധിപരമായും ശാസ്ത്രീയമായും പുരോഗമിച്ചു പുരോഗമിച്ച് ഏതാണ്ട് ദൈ വത്തോടൊപ്പം എത്തുമാറായേക്കുമെന്നും വരെ സമർത്ഥിച്ചു കാണാം. ഈ സമർത്ഥനത്തെപ്പറ്റി തൽക്കാലം നമുക്ക് പറയുവാനുള്ളത് സൂ: 91 ലും മറ്റും അല്ലാഹു പറഞ്ഞ ഒരു വാക്യമാകുന്നു: اللها (അല്ലാഹുവിനെ കണക്കാക്കേണ്ടമുറപ്രകാരം അവർ അവനെ കണക്കാക്കിയിട്ടില്ല). ഈ നാലാമത്തെ അഭിപ്രായം---അതിലെ അതിരു കവിയലുകൾ നീക്കം ചെയ്താൽ തന്നെയും---ക്വുർ-ആന്റെ ചില പ്രസ്താവനകൾക്ക് നിരക്കുന്നതായി കാണുന്നില്ല. ആദം നബി-(അ)യോടും, ഹവ്വാ-ഇനോടും സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിപ്പോരുവാൻ കൽപിച്ചതോടൊപ്പം തന്നെ, നിങ്ങൾക്ക്--- മനുഷ്യവർഗത്തിനു-എന്റെ പക്കൽ നിന്നുള്ള വല്ല മാർഗദർശനവും വന്നു കിട്ടിയാൽ ആ മാർഗദർശനം പിൻപറ്റിയവർ വഴിപിഴക്കുകയോ വിഷമിക്കുകയോ ചെയ്യുന്നതല്ല എന്നുകൂടി അല്ലാഹു പറഞ്ഞതായി സൂറഃ ത്വാഹാ: 123 ൽ കാണാവുന്നതാണ്. മാത്രമല്ല, അടുത്തു വരുന്ന 38--ാം വചനത്തിലും ഇക്കാര്യം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയിലേക്ക് മ നുഷ്യരെ ഖലീഫഃയാക്കി അയക്കുമ്പോഴാണിത് അല്ലാഹു പറയുന്നതെന്നും, അല്ലാഹുവിന്റെ പക്കൽനിന്നുള്ള മാർഗദർശനം കൊണ്ടുള്ള വിവക്ഷ നബിമാർക്ക് വഹ്യ് മുഖേനയും, വേദഗ്രന്ഥങ്ങൾ മുഖേനയും അല്ലാഹു നൽകുന്ന മാർഗദർശനങ്ങളാണെന്നും ഓർക്കേണ്ടതുണ്ട്. മേൽ അഭിപ്രായങ്ങളുടെ വിശദ രൂപങ്ങളും ന്യായങ്ങളുമെ ല്ലാം വിവരിക്കുന്ന പക്ഷം അത് വളരെ ദീർഘിച്ചു പോകുന്നതാണ്. ആപേക്ഷികമായി നോക്കുമ്പോൾ, ഇവയിൽ രണ്ടാമതായി ഉദ്ധരിച്ച അഭിപ്രായത്തിനാണ് പല നിലക്കും മുൻഗണനയുള്ളത്. ഇബ്നു കഥീർ (റ)ന്റെ ഉദ്ധരണിയിൽ നിന്ന് ഈ വാസ്തവം കൂടുതൽ മനസ്സിലാക്കാവുന്നതാകുന്നു. മനുഷ്യനെ സൃഷ്ടിക്കുന്ന വിവരം മലക്കുകളെ അല്ലാഹു അറിയിച്ചതിലടങ്ങിയ യുക്തിരഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നിർണയിക്കുവാൻ സാധ്യമല്ലെങ്കിലും സന്ദർഭം വെച്ചു നോക്കുമ്പോൾ ചിലതെല്ലാം നമുക്ക് മനസ്സിലാ -ക്കുവാൻ സാധിക്കുന്നതാണ്. ഇതര സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായ ചി ല സവിശേഷതകളും ശ്രേഷ്ഠതകളും അവരെ തെര്യപ്പെടുത്തുക, പ്രധാനപ്പെട്ട വിഷയങ്ങളിൽ പരസ്പരം കൂടിയാലോചന നടത്തുകയും, ട അഭിപ്രായം ആരായുകയും ചെയ്യുന്നത് നല്ലതാണെന്ന് പഠിപ്പിക്കുക, താഴെ പറയുന്ന്ര പകാരം ആദമിന് സുജൂദ് ചെയ്വാൻ കൽപിക്കുവാനുള്ള കാരണത്തിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുക, അവരിൽ നിന്ന് പ്രകടമാകുന്ന പ്രതികരണമനുസരിച്ച് മനുഷ്യരെക്കുറിച്ചുള്ള അവരുടെ ധാരണ ശരിപ്പെടുത്തിക്കൊടുക്കുക എന്നിങ്ങിനെ പലതും അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കാം. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും മലക്കുകളുടെ സംശയങ്ങൾക്ക് അല്ലാഹു കൊടുത്ത മറുപടി വളരെ അർത്ഥഗർഭവും ഗൗരവമേറിയതുമാകുന്നു, അതെ, (നിങ്ങൾക്കറിയാത്തത് എനിക്കറിയാം) എന്ന്! നിങ്ങൾ പറഞ്ഞ ചില ദോഷവശങ്ങൾ മനുഷ്യരിൽ ഉണ്ടാവാമെങ്കിലും , അതിൽ ഉപരിയായ പല നൻമകളും ഗുണങ്ങളും നിങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയാത്ത പല രഹസ്യങ്ങളും ഈ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ യാഥാർത്ഥ്യം അനുഭവത്തിൽ നിന്നുതന്നെ മലക്കുകൾക്ക് ബോധ്യപ്പെട്ടതായി അടുത്ത വചനങ്ങളിൽ കാണാവുന്നതുമാണ്. മലക്കുകൾ എടുത്തു പറഞ്ഞ ആ ദോഷവശംഭൂമിയിൽ നാശവും രക്തമൊഴുക്കലും---മനുഷ്യരിൽ നിന്നുണ്ടാകുകയില്ലെന്നോ അവരുടെ ആ ആരോപണം അബദ്ധമാണെന്നോ അല്ലാഹു പ്രസ്താവിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാകുന്നു. മനുഷ്യൻ എത്രതന്നെ ഉന്നതനും ഉത്തമനുമാണെങ്കിലും അവനിൽ ഒരു മറുവശവും കൂടി കാരണം. ഈ വാസ്തവം ഒന്നിലധികം സ്ഥലങ്ങളിൽ ക്വുർ-ആൻ ഉണർത്തുന്നുണ്ട്താനും. മനുഷ്യന്റെ ശ്രേഷ്ഠതയുടെ അടിസ്ഥാനം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
2:31–33

وَعَلَّمَ ءَادَمَ ٱلۡأَسۡمَآءَ كُلَّهَا ثُمَّ عَرَضَهُمۡ عَلَى ٱلۡمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِي بِأَسۡمَآءِ هَـٰٓؤُلَآءِ إِن كُنتُمۡ صَٰدِقِينَ

قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ

قَالَ يَـٰٓـَٔادَمُ أَنۢبِئۡهُم بِأَسۡمَآئِهِمۡۖ فَلَمَّآ أَنۢبَأَهُم بِأَسۡمَآئِهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّيٓ أَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ

(31) അവൻ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ, അവരെ (ആ പേരുകളുള്ള വസ്തുക്കളെ) മലക്കുകൾക്ക് കാണിച്ചിട്ട് അവൻ പറഞ്ഞു: "ഇവരുടെ പേരുകളെപ്പറ്റി നിങ്ങൾ എനിക്കു വിവരം പറഞ്ഞു തരുവിൻ---നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ!' (32) അവർ പറഞ്ഞു: "നീ മഹാപരിശുദ്ധൻ (നിനക്കു സ്തോത്ര കീർത്തനം)! നീ ഞങ്ങൾക്കു പഠിപ്പിച്ചതല്ലാതെ. ഞങ്ങൾക്കു യാതൊരു അറിവുമില്ല നിശ്ചയമായും, നീ തന്നെ സർവ്വജ്ഞനും അഗാധജ്ഞനുമായുള്ളവൻ'. (33) അവൻ (അല്ലാഹു) പറഞ്ഞു: "ആദമേ, അവർക്ക് ഇവരുടെ (ഈ വസ്തുക്കളുടെ) പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക.' അങ്ങനെ, അദ്ദേഹം അവർക്ക് അവരുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പേൾ, അവൻ (അല്ലാഹു) പറഞ്ഞു: "നിങ്ങളോട് ഞാൻ പറഞ്ഞില്ലേ, നിശ്ചയമായും ഞാൻ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്?! നിങ്ങൾ വെളിവാക്കുന്നതും, നിങ്ങൾ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാൻ അറിയുന്നതാണ്. (31) അവൻ പഠിപ്പിച്ചു َ م َ دآ ആദമിന് ْ َ اء َ തالأ പേരുകൾ അതൊക്കെ َ ّ ُ ദ പിന്നെ അവരെ കാണിച്ചു ജلا َ م ْ لا മലക്കുകൾക്ക്, َ لا َ ق َ ف എന്നിട്ട് പറഞ്ഞു നിങ്ങൾ എന്നോട് പറയുവിൻ പേരുകളെപ്പറ്റി ه َ ؤ ُ لاء ِ ഇവരുടെ നിങ്ങൾ ആകുന്നുവെങ്കിൽ സത്യം പറയുന്നവർ (32) او ُ لا َ ق അവർ പറഞ്ഞു മഹാപരിശുദ്ധൻ, നിനക്കു സ്തോത്രകീർത്തനം അറിവേ ഇല്ല ل َ ن َ ا ഞങ്ങൾക്ക് م َ ا إ ِ لا യാതൊന്നല്ലാതെ ഞങ്ങൾക്കു പഠിപ്പിച്ച നിശ്ചയമായും നീ തന്നെ സർവ്വജ്ഞൻ അഗാധജ്ഞൻ (33) َ لا َ ق അവൻ പറഞ്ഞു അവർക്കു നീ പറഞ്ഞുകൊടുക്കുക അവരുടെ പേരുകളെപ്പറ്റി അങ്ങനെ അദ്ദേഹം അവരോടു വിവരം പറഞ്ഞപ്പോൾ അവരുടെ പേരുകളെപ്പറ്റി َ لا َ ق അവൻ പറഞ്ഞു ഞാൻ പറഞ്ഞില്ലേ ُ م ْ ഗ ل َ നിങ്ങളോട് നിശ്ചയമായും ഞാൻ അറിയും (എന്ന്) غ َ ي ْ ب َ അദൃശ്യം الس ആകാശങ്ങളിലെ و َ الأر ْ ض ِ ഭൂമിയിലെയും ഞാൻ അറിയുകയും ചെയ്യും നിങ്ങൾ വെളിവാക്കുന്നത് നിങ്ങൾ ആയിരുന്നതും നിങ്ങൾ ഒളിച്ചുവെക്കുന്നു. ഭൂമിയിൽ ഒരു ഖലീഫഃയെ ഏർപ്പെടുത്തുവാൻ പോകുന്ന വിവരം റിയിച്ചപ്പോൾ, അവർ പറഞ്ഞ മറുപടിയുടെ സൂചന മനുഷ്യർ ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരായിക്കൊണ്ട് അവർ ഖലീഫഃയാക്കപ്പെടുവാൻ അർഹരല്ലെന്നും, തങ്ങൾ "തസ്ബീഹ്, തക്വ്ദീസ്' മുതലായ ആരാധനാ കർമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരായിക്കൊണ്ട് തങ്ങൾ അതിനർഹരാണെന്നുമാണല്ലോ. ഇൗ ധാരണ തെറ്റാണെന്ന് അല്ലാഹു അവർക്ക് അനുഭവത്തിൽ കാണിച്ചു കൊടുത്തു. ആദം നബി(അ)ക്ക് എല്ലാ വസ്തുക്കളുടെയും പേരുകൾ അവൻ പഠിപ്പിച്ചു. അതിന്േ ശഷം അവയെ മലക്കുകളെ കാണിച്ചുകൊണ്ട് അവയുടെ പേരുകൾ പറയുവാൻ അവേ രാട് ആവശ്യപ്പെട്ടു. അവർക്ക് അതിന് കഴിഞ്ഞില്ല. അവർ തങ്ങളുടെ കഴിവുകേട് സമ്മതി -ക്കുകയും, അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിപ്പറയുകയുമാണ് ചെയ്തത്. ആദം നബി-(അ)യോട് അവയുടെ പേരുകൾ പറയുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതെ ല്ലാം വിവരിച്ചുകൊടുത്തു. അങ്ങിനെ, അനുഭവത്തിലൂടെ അവരുടെ തെറ്റ് അല്ലാഹു അവരെ ബോധ്യപ്പെടുത്തി. നിങ്ങൾക്കറിയാത്ത കാര്യങ്ങൾ എനിക്കറിയാം എന്ന് മുമ്പ് വരോട് അല്ലാഹു പറഞ്ഞിരുന്നതിന്റെ പുലർച്ച അവർ അനുഭവത്തിൽ കണ്ടു. എല്ലാ പേരുകളും الأ ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം എല്ലാതരം വസ്തുക്കളുടെയും പേരുകൾ മിക്ക വ്യാഖ്യാതാക്കളും പ റയുന്നത്. ഇബ്നു അബ്ബാസ് (റ) മുതലായവരിൽ നിന്നുള്ള ചില -രിവായത്തുകളും അതാണ് കാണിക്കുന്നത്. ഇമാം ബുഖാരീ (റ) ഈ വിഷയത്തിന് ഒരു പ്രത്യേക ശിർഷകംതന്നെ കൊടുത്തിട്ടുണ്ട്. അതിൽ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് حديث الشفاعة (ശുപാർശയുടെ ഹദീഥ്) എന്നറിയപ്പെടുന്ന പ്രസിദ്ധഹദീഥാകുന്നു, ക്വിയാമത്തുനാ -ളിൽ "മഹ്ശറി'ൽ വെച്ചു ഉൾകൊള്ളുന്നവയെക്കുറിച്ചു മൊത്തത്തിൽ ബുദ്ധി ജീവികളെന്നും, ആണും പെണ്ണും ഉൾകൊള്ളുന്നവയെക്കുറിച്ചു പുരുഷൻമാരെന്നും പ്രത്യക്ഷത്തിൽ തോന്നുമാറുള്ള പ്രയോഗങ്ങ ൾ ഭാഷാസാഹിത്യങ്ങളിൽ പതിവുള്ളതാണ്. നപുംസകത്തെപ്പറ്റി ചിലപ്പോൾ "അവൻ' എന്നും, സ്ത്രീയും പുരുഷനുമടങ്ങുന്ന ആൾക്കൂട്ടത്തെപ്പറ്റി "അവൻമാർ' എന്നും സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു "സൂര്യചന്ദ്രന്മാർ' എന്നുമൊക്കെ പറയുന്നത് തിനു ഉദാഹരണങ്ങളാകുന്നു. തങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുവാൻവേണ്ടി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യണമെന്ന് മനുഷ്യർ പ്രമുഖരായ നബിമാരോട് അപേക്ഷിക്കുന്ന വിവരമാണ് അതിലുള്ളത്. അതിൽ ആദം നബി(അ)യെ സംബന്ധിച്ച ഭാഗം ഇങ്ങിനെയാകുന്നു: "അവർ ആദമിന്റെ അടുക്കൽ ചെന്നു പറയും : അവിടുന്നു മനുഷ്യപിതാവാണ്. അല്ലാഹു അവന്റെ തൃക്കൈകൊണ്ട് അങ്ങയെ സൃഷ്ടിച്ചു. അങ്ങേക്കു ക്കാണ്ട് സുജൂദും ചെയ്യിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും പേരുകളും അങ്ങേക്കവൻ പഠിപ്പിച്ചിരിക്കുന്നു. അത്കൊണ്ട് ഞങ്ങൾക്ക് ഈ സ്ഥാനത്ത് നിന്ന് ആ ശ്വാസം നൽകുവാൻ അങ്ങുന്ന് റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താൽ കൊള്ളാ -മായിരുന്നു!...' (ഈ ഹദീഥ് മുസ്ലിം മുതലായ പലരും ഉദ്ധരിച്ചതാണ്) ഇതിൽ "എല്ലാ വസ്തുക്കളുടെയും പേരുകൾ' എന്ന് നബി (-സ) പ്രസ്താവിച്ചിരിക്കു -ന്നുവല്ലോ. എന്നാൽ, തുടർന്നുള്ള വാക്യങ്ങളിൽ ആ വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ട് ْ ُ ശ (അവർ) എന്നുബുദ്ധി ജീവികളെ ഉദ്ദേശിച്ച് ഉപയോഗിക്കപ്പെടുന്ന സർവ്വനാമം ചേർത്തു---പറഞ്ഞിരിക്കുന്നത് സാഹിത്യശൈലികളിൽപെട്ട ഒരു ണന്നും ആ വ്യാഖ്യാതാക്കൾ ചുണ്ടിക്കാട്ടിയിരിക്കുന്നു. (24: 45) മുതലായ സ്ഥലങ്ങളിൽ ഈ പ്രയോഗം ക്വുർ-ആനിൽ വേറെയും കാണാവുന്നതുമാണ്. എങ്കിലും തുടർന്നുള്ള ഈ പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ബുദ്ധിജീവികളുടെ പേരുകൾ മാത്രമാ -ണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. أ َ الله "പേരുകൾ പഠിപ്പിച്ചു' എന്നു പറഞ്ഞതിന്റെ വിവക്ഷ ഓരോന്നിനും ന്നിന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങൾ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു. ഏതായാലും വസ്തുക്കളെ സംബന്ധിച്ച് അറിയുന്നതിലും പഠിപ്പിക്കുന്നതിലും അവയു ടെ പേരുകൾക്ക് പേരുകൾ മുഖേനയാണ് വസ്തുക്കളെ പരിചയപ്പെടുന്നതെന്നും പറയേണ്ടതില്ല. എന്തെല്ലാമായിരുന്നു, എപ്രകാരമായിരുന്നു ആദം നബി(അ)ക്ക് പഠിപ്പിച്ചത് എന്നൊന്നും നമുക്കറിയാവതല്ല. അതെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ വിവരങ്ങളാകകൊണ്ട് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞതിനപ്പുറം വല്ലതും അനുമാനിക്കുവാനും നമുക്ക് നിവൃത്തിയില്ല. പാലെത്തന്നെ, പിന്നീട് ആവസ്തുക്കളെ മലക്കുകൾക്ക് കാട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന്റെ വിശദീകരണവും നമുക്ക് അറിയുവാൻ കഴിയാത്തതാകുന്നു. ചുരുക്കിപ്പറഞ്ഞാ ൽ, ഭൂമിയിൽ അല്ലാഹു ഏർപ്പെടുത്തുവാൻ പോകുന്ന ഖിലാഫത്തിന് മനുഷ്യവർഗമാണ്- --മലക്കുകളല്ല---അർഹരെന്നും, മനുഷ്യരിൽ മലക്കുകൾക്ക് ഈഹിക്കുവാൻ കഴിയാതി -രുന്ന ചില പ്രകൃതി
2:34

وَإِذۡ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ وَٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ

(34) "നിങ്ങൾ ആദമിന് "സുജൂദ്' ചെയ്യുവിൻ' എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ഓർക്കുക): എന്നിട്ട് അവർ "സുജൂദ്' ചെയ്തു, ഇബ്ലീസ് ഒഴികെ; അവൻ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവൻ അവിശ്വാസി (സത്യനിഷേധി)-കളിൽപെട്ടവനാകുന്നു. (34) നാം പറഞ്ഞ സന്ദർഭം മലക്കുകളോട് നിങ്ങൾ സുജൂദ് ചെയ്യുവിൻ لآد َ م َ ആദമിന് എന്നിട്ടവർ സുജൂദ് ചെയ്തു س َ إ ِ لاൂ إ ِ ب ْ ل ِ ഇബ്ലീസ് ഒഴികെ أ അവൻ വിസമ്മതിച്ചു അവൻ അഹംഭാവം നടിക്കുകയും ചെയ്തു و َ ك َ ان َ അവൻ ആയിരുന്നു അവിശ്വാസി (നിഷേധി-)കളിൽ പെട്ട(-വൻ) ബഹുമാനവും താഴ്മയും കാണിക്കുക, കീഴൊതുക്കം പ്രകടിപ്പിക്കുക, തലകുനിക്കുക, കുനിയുക എന്നിങ്ങിനെയുള്ള അർത്ഥങ്ങളാണ് ഭാഷയിൽ س ُ ج ُ ود ْ (സുജൂദി)നുള്ളത് . ഈ സാരങ്ങളെല്ലാം ഉൾക്കൊള്ളുന്നതോടെ, ആ രാധനയെന്ന നിലക്ക് മുഖം നിലത്തുവെച്ചു ചെയ്യുന്ന സാഷ്ടാംഗനമസ്കാരം എന്ന അർത്ഥത്തിലാണ് അത് മതത്തിന്റെ സാങ്കേതിക ഭാഷയിൽ അറിയപ്പെടുന്നത്. ശാരീരി -കമായ ആരാധനാകർമങ്ങളിൽവെച്ചു മതത്തിൽ ഏറ്റവും പ്രാധാന്യം കൽപിക്കപ്പെടുന്നതും അതു -തന്നെ. ഈ സുജൂദ് അല്ലാഹുവിനുമാത്രമേ ചെയ്തുകൂടൂ എന്നുള്ളത് പരക്കെ എല്ലാവർക്കും അറിയാവുന്നതുമാകുന്നു. അതുകൊണ്ട് ആദം നബി (അ)ക്ക് മലക്കു -കൾ ചെയ്ത സുജൂദിന്റെ വിവരണത്തിൽ പണ്ഡിതന്മാർ ഭിന്നമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഓരോ അഭിപ്രായവും, അതതിന്റെ ന്യായങ്ങളും, അവയെ സംബന്ധിച്ച വിമർശനങ്ങളും ചുരുക്കിയെങ്കിലും വിവരിക്കുന്നപക്ഷം, അത് കുറേ ദീർഘിച്ചുപോകും. യൂസുഫ് നബി(അ)-യുടെ മാതാപിതാക്കളും സഹോദ -രന്മാരും ഫലസ്തീനിൽ നിന്ന് ഈജിപ്തിൽ വന്നപ്പോൾ അവർ അദ്ദേഹത്തിനു സുജൂദ്െ ചയ്തതായി സൂറഃ യൂസുഫ് 100--ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. തലകുനിച്ചും, ദേഹംകൊണ്ടു കുനിഞ്ഞും ഉപചാരം ചെയ്യുക അക്കാലത്ത് പതിവായിരുന്നു. അതനുസരിച്ച് അവർ ചെയ്ത ഒരു ഉപചാരമായിരുന്നു അത്. അഥവാ ആരാധനയുടെ സുജൂദായിരുവിശേഷതകൾ അല്ലാഹു മലക്കുകൾ വള രെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികൾ തന്നെയാണെങ്കിലും ഈ സവിശേഷതകൾ അവർക്കില്ലെന്നും, അല്ലാഹു എല്ലാം അറിയുന്ന സർവ്വജ്ഞനും എല്ലാം യുക്തിപൂർവ്വം പ്രവർത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയിൽ തങ്ങൾ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫഃയാ -ക്കുന്നതിൽ മഹത്തായ യുക്തിരഹസ്യങ്ങൾ മലക്കുകൾക്ക് ഇൗ സംഭവം മൂലം തെളിഞ്ഞു കഴിഞ്ഞു. ഒരു സുജൂദായിരുന്നു. അതുപോലെ, ഭാഷാർത്ഥത്തിലുള്ള ഒരുതരം സുജൂദായിരുന്നു മലക്കുകൾ ആദം നബി(അ)ക്ക് ചെ യ്തതും എന്നത്രെ ഇവിടെ പറയുവാനുള്ളതിന്റെ ചുരുക്കം. സുജൂദിന് ഇവിടെ നൽകപ്പെട്ട ഏത് വിശദീകരണം നോക്കിയാലും ഈ സുജൂദ് ആദം നബി(അ)ക്ക് ആരാധനയായിരുന്നില്ലെന്ന് തീർച്ച തന്നെ. മു സ്ലിംകളിൽ ആരെങ്കിലും അങ്ങിനെ പറയുന്നുവെങ്കിൽ,--അതവരുടെ അജ്ഞതയല്ലാത്തപക്ഷം---അതിന്റെ പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യം ഒളിച്ചിരിപ്പുണ്ടായിരിക്കുമെന്നേ പറയുവാനുള്ളൂ, "ആദമിന് സുജൂദ് ചെയ്വാൻ കൽപിച്ചതിന്റെ വിവക്ഷ മനുഷ്യന്റെ ഹിതത്തിനു വഴങ്ങുവാൻ ആജ്ഞാപിച്ചുവെന്നാണെന്ന്' ഒരു ആധുനിക വ്യാഖ്യാതാവ് എഴുതിക്കാണുന്നു. അദ്ദേഹത്തിന്റേതായ ചില ആശയാദർശങ്ങളിൽനിന്ന് ഉടലെടുത്ത ഒരു പുത്തൻ വ്യാഖ്യാനമെന്നല്ലാതെ, അതിൽ കവിഞ്ഞു ഒരടിസ്ഥാനവും അതിനില്ല. ഒരു സംഗതി ഇവിടെ ഓർമിച്ചിരിക്കേണ്ടതുണ്ട്. മലക്കുകളോടാണ് ഈ കൽപന. അവരുടെ പ്രകൃതിയും ആകൃതിയും, സ്വഭാവവുമെല്ലാം മനുഷ്യരിൽ നിന്നും എത്രയോ വ്യത്യസ്തമാണ്. ആ നിലക്ക് അവരുടെ സുജൂദിന്റെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് അവരുടെ സുജൂദിന്റെ രൂപത്തെപ്പറ്റി അവരോട് യോജിച്ച ഒരു രൂപത്തിലായിരിക്കും അത് എന്നേ നമുക്ക് കരുതുവാൻ നിവൃത്തി -യുള്ളൂ. ملعأ اللهاو . മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ കൽപന അനുസരിച്ച് ആദമിന് സുജൂദ് ചെയ്തു. ഇബ്ലീസു മാത്രം ചെയ്തില്ല. അവൻ ഗർവ്വ് കാണിക്കു -കയും, ആഭിജാത്യത്തിൽ അഹങ്കാരം കൊള്ളുകയുമാണ് ചെയ്തത്. തീയിനാൽ സൃഷ്ടിക്കപ്പെട്ട ഞാൻ മണ്ണിനാൽ സൃഷ്ടിക്കപ്പെട്ട ഇവന് സുജൂദ് ചെയ്കയോ?! എന്നായി -രുന്നു അവന്റെ ന്യായം. (7:12; 15:33; 17:61; 38:76) അപ്പോൾ, അഹംഭാവം എത്ര ചീത്ത! അതുകൊണ്ട് തന്നെയാണ് നബി പറഞ്ഞതും: "ഒരു കടുകുമണിയോളം അഹംഭാവം ഹൃദയത്തിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല' (മു.) നപ്പറ്റി എന്നു പറഞ്ഞതിന് രണ്ടു തരത്തിൽ അർത്ഥസാധ്യതയുണ്ട്: "അവൻ അവിശ്വാസികളിൽ പെട്ടവനായിത്തീർന്നു' എന്നും, "അവൻ അവിശ്വാസികളിൽ പെട്ടവനായിരുന്നു' എന്നും. 1-ാമത്തെതനുസരിച്ച് സുജൂദിന്റെ കൽപന ധിക്കരിച്ചത് നിമിത്തം അവിശ്വാസിയായിത്തീർന്നുവെന്നും, 2-ാമത്തേതനു -സരിച്ചു അവൻ ബാഹ്യത്തിൽ നല്ലവനാണെങ്കിലും യഥാർത്ഥത്തിൽ അവന്റെ പര്യവസാനം അവിശ്വാസിയായിട്ടായിരിക്കുമെന്ന് അല്ലാഹുവിന് അറിയാമായിരുന്നുവെന്നും വ്യാഖ്യാനം നൽകപ്പെടുന്നു. ഈ രണ്ടർത്ഥവും പരസ്പരം എതിരല്ലതാനും. ഇബ്ലീസ് ജിന്നു വർഗത്തിൽ പെട്ടവനാകുന്നു. (സൂ: അൽകഹ്ഫ് , 50) എന്നാലും സുജൂദിന്റെ കൽപന അവനും ബാധകമായിരുന്നു. മലക്കുകൾക്കി -ടയിൽ അവരിലൊരാളെപ്പോലെ അവൻ അവ -നോട് പ്രത്യേകം ആയിരിക്കാം അത്. അല്ലാഹുവിനറിയാം. ഏതായിരുന്നാലും ശരി, കൽപന അനുസരിക്കാതിരുന്നതിന് കാരണം പറഞ്ഞ കൂട്ടത്തി ൽ ആ കൽപന തനിക്ക് ബാധകമല്ലായിരുന്നുവെന്ന് അവൻ വാദിച്ചിട്ടില്ലല്ലോ . അപ്പോൾ, മലക്കുകളുടെ കൂട്ടത്തിൽ ചേരത്തക്കവണ്ണം ഒരു നല്ല നിലപാടിലാണ് അതുവരെ ബ്ലീസ് ഉണ്ടായിരുന്നതെന്ന് അതിൽനിന്ന് വ്യക്തമാകുന്നു. ഗർവ്വും ധിക്കാരവുമാണ് കാലാകാല ശാപത്തിനും ശിക്ഷക്കും കാരണമായിത്തീർന്നത്. ഇമാം ക്വുർത്വുബീ (റ ) പറഞ്ഞതുപോലെ, ഒരാൾ ബാഹ്യദൃഷ്ടിയിൽ എത്ര ഉന്നതമായ പദവിയിൽ എത്തിച്ചേർന്നു കണ്ടാ-
2:35–36

وَقُلۡنَا يَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ وَكُلَا مِنۡهَا رَغَدًا حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

فَأَزَلَّهُمَا ٱلشَّيۡطَٰنُ عَنۡهَا فَأَخۡرَجَهُمَا مِمَّا كَانَا فِيهِۖ وَقُلۡنَا ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ

(35) (ആദമിനോട്)- നാം പറയുകയും ചെയ്തു: "ആദമേ, നീയും, നിന്റെ ഇണ (ഭാര്യ)യും സ്വർഗത്തിൽ താമസിച്ചു കൊള്ളുക: അതിൽനിന്ന് നിങ്ങൾ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങൾ സമീപിക്കുകയും അരുത്; എന്നാൽ, നിങ്ങൾ രണ്ടുപേരും അക്രമികളിൽപെട്ടവരായിത്തീരും'. (36) എന്നിട്ട് പിശാച് അവരെ അതിൽനിന്ന് വ്യതിചലിപ്പിച്ചു; അങ്ങിനെ അവർ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതിൽനിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: "നിങ്ങൾ (എല്ലാവരും) ഇറങ്ങിപ്പോകുവിൻ, നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാർപ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും. ലും ആ വ്യക്തിയുടെ യഥാർത്ഥ പര്യവസാനം എങ്ങിനെയായിരിക്കു -മെന്ന് അതുകൊണ്ട് തിട്ടപ്പെടുത്തുവാൻ നമുക്ക് സാധ്യമല്ല. ലൈഥ് (റ) ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു: "ഒരു മനുഷ്യൻ വെള്ളത്തിനു മീതെ നടക്കുകയും, വായുവിലൂടെ പറക്കുകയും ചെയ്യുന്നത് നിങ്ങൾ കണ്ടാലും അയാളുടെ കാര്യം കിത്താബിനോടും സുന്നത്തിനോടും ഒത്തുനോക്കാതെ അയാളിൽ നിങ്ങൾ വഞ്ചിതരാവരുത്'. (35) നാം പറയുകയും ചെയ്തു ആദമേ, പാർത്തുകൊള്ളൂ أ َ ن ْ ت َ നീ(-യും) നിന്റെ ഇണയും സ്വർഗത്തിൽ, തോപ്പിൽ, و َ ك ُ لا (രണ്ടുപേരും) ഭുജിക്കുകയും ചെയ്യുക ْ َ ا م ِ അതിൽനിന്ന് സുഭിക്ഷം, വിശാലമായി നിങ്ങൾ(രണ്ടുപേരും)ഉദ്ദേശിച്ചേടത്തുനിന്ന്, ഉദ്ദേശിച്ച പ്രകാ നിങ്ങൾ (രണ്ടാളും) സമീപിക്കുകയും അരുത് വൃക്ഷത്തെ ആദമിനെയും, അദ്ദേഹത്തിന്റെ ഭാര്യയായ അല്ലാഹു സ്വർഗത്തിൽ താമസിപ്പിച്ചു. യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷ -ത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. അതിൽ നിന്ന് ഭുജിക്കുന്നത് അക്രമമാണെന്നു പ്രത്യേകം ഉണർത്തുകയും ചെയ്തു. ഇത് ഒരു പരീക്ഷണമായിരുന്നു. അതി ന്റെ പര്യവസാനം എന്തായിരിക്കുമെന്ന് അല്ലാഹുവിന് ശരിക്കും അറിയാം. അറിയാഞ്ഞിട്ടല്ലപക്ഷേ, അതിനെത്തുടർന്നുള്ള നടപടികളെടുക്കുവാൻ അതൊരു കാരണമായി ല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തം ആഭിജാത്യവും, അഹങ്കാരവും, അസൂയ യും നിമിത്തമാണെങ്കിലും ഇബ്ലീസ് കാലാകാലം ആട്ടപ്പെട്ടവനായി ശപിക്കപ്പെടുവാൻ ഇട -വന്നത് ആദമിന്റെ കാരണം കൊണ്ടാണല്ലോ. അതുകൊണ്ട് ആദം (അ) ആ പരീക്ഷണത്തിൽ വിജയിക്കുന്നത് അവന് സഹിക്കുവാൻ കഴിഞ്ഞില്ല. ദുരുപദേശങ്ങളും ദുഷ് പ്രേരണകളും നൽകി അവൻ അവരെ അബദ്ധത്തിൽ ചാടിച്ചു. അതെ, ആദമും (അ) ആ വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചുകളഞ്ഞു. അങ്ങനെ, അവരുടെ സ്വർഗീയജീവിതം അവർക്ക് നഷ്ടപ്പെടുവാനും, ഭൗമിക ജീവിതം നയിക്കുവാനും അവൻ കാരണമായിത്തീർന്നു. ഭൂമിയിലേക്ക് അയക്കുമ്പോൾ, നിങ്ങൾ തമ്മിൽ ശത്രുക്കളായിരിക്കുമെന്നും, ഒരു നിശ്ചിതകാലം വരെ താമസിക്കുവാനുള്ള സൗകര്യവും, ജീവിക്കു -വാനാവശ്യമായ വിഭവങ്ങളും അവിടെ ഉണ്ടായിരിക്കുമെന്നും പ്രത്യേകം ഓർമിപ്പിച്ചു -കൊണ്ട് അല്ലാഹു അവരെ---ആദം, ഹവ്വാ-ഉ് (അ) ഇബ്ലീസ് ലക്കയച്ചു. ഇതായിരുന്നു അതിന്റെ അനന്തരഫലം. മനുഷ്യനും പിശാചും തമ്മിലുള്ള ആജീവനാന്ത ശത്രുതയും, മനുഷ്യർ തമ്മിലുണ്ടാകുന്ന ശത്രുതയും, ശത്രുത നിമിത്തം നേരിടാവുന്ന ഭ വിഷ്യത്തുകളും സംബന്ധിച്ചു സദാ ജാഗരൂകരായിരിക്കണെമന്നുള്ള താക്കീതും, മനുഷ്യ വർഗത്തിന് അല്ലാഹു നിശ്ചയിച്ച കാലാവധി തീരുംവരെ താമസിക്കുവാനുള്ള പാർപ്പിടസൗകര്യവും, ഉപജീവനമാർഗവും ഈ ഭൂമിയിൽ ഉെണ്ടന്നുള്ള വാഗ്ദാനവും സഹിതമാണ് അല്ലാഹു അവരെ ഭൂലോകത്തേക്കയക്കുന്നത്. അപ്പോൾ, പാർപ്പിടത്തിന് സ്ഥലം ഉപജീവനത്തിന് വിഭവങ്ങൾ മതിയാകാതെയോ മനുഷ്യൻ ഭൂമിയിൽ കഷ്ടപ്പാടൊന്നുമില്ല. കൃത്രിമമായ ടയുള്ളൂവെന്ന് തീർച്ചയാണ്-അത് മനുഷ്യനുണ്ടാക്കിയ ഏടാകൂടങ്ങളുടെയും, അക്രമ നിയമങ്ങളുടെയും, തെറ്റായ സമീപനങ്ങളുടെയും കാരണം കൊണ്ടുണ്ടാകുന്നതായിരിക്കും . "മറയ്ക്കുക' എന്നർത്ഥമായ ج َ ن ّ ْ (ജന്ന്) എന്ന മൂലത്തിൽ നിന്നുള്ള പദമാണ് (ജന്നത്ത്). വൃക്ഷങ്ങൾ ധാരാളമുള്ള എല്ലാ തോട്ടങ്ങൾക്കും "ജന്നത്ത്' എന്ന് പ നിങ്ങളായിത്തീരും الظّ അക്രമികളിൽപെട്ട(-വർ) (36) എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു الش പിശാച്, ശൈത്വാൻ ْ َ ا ع َ അതിൽനിന്ന് അങ്ങനെ അവൻ അവരെ പുറത്താക്കി م ِ م َّ ا യാതൊന്നിൽ (ഏതൊന്നിൽ)നിന്ന് ك َ ان َ ا അവർ രണ്ടുപേരുമായിരുന്നു ِ هي ِ ف അതിൽ നാം പറയുകയും ചെയ്തു നിങ്ങൾ ഇറങ്ങിക്കൊള്ളുവിൻ നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാണ് നിങ്ങൾക്കുണ്ട്താനും الأر ْ ض ِ في ِ ഭൂമിയിൽ പാർപ്പിടം വിഭവവും ഒരുകാലം (സമയം)വരേക്കും അവയുടെ നിലം മൂടിമറക്കുമല്ലോ. സ്വർഗീയ വ സ്തുക്കളും ഭൗമിക വസ്തുക്കളും തമ്മിൽ നാമമാത്ര ബന്ധമേയുള്ളുവെങ്കിലും സ്വർഗത്തിനും, സ്വർഗത്തോപ്പുകൾക്കും ആ വാക്ക് അറബിയിൽ ഉപയോഗിച്ചു വരുന്നു. ആദം നബി(അ)യെ അല്ലാഹു ആദ്യം താമസിപ്പിച്ച ആ "ജന്നത്തു'കൊണ്ടുദ്ദേശ്യം വാനലോക സ്ഥിതിചെയ്യുന്ന സ്വർഗമായിരുന്നുവോ, ഭൂമിയിൽ തന്നെയുള്ള ഒരു പ്ര ത്യേക തോട്ടമായിരുന്നുവോ എന്നതിൽ രണ്ടഭിപ്രായമുണ്ട്. ക്വദ്രിയ്യ എന്നീ കക്ഷികളും മറ്റു ചില പൺഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത് അത് ഭൂമി -യിലെ ഒരു തോട്ടമായിരുന്നുവെന്നാകുന്നു. ഇത് അദനിലോ, ഫലസ്തീനിലോ, ഇറാ -ക്വിലോ ആയിരുന്നുവെന്നും പക്ഷാന്തരങ്ങളുണ്ട്. ബൈബ്ളിൽ "ഏദൻ തോട്ടം' എന്നാണിതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. "ഏദെൻ തോട്ടത്തിന്റെ സ്ഥലം ഏതായിരുന്നുവെന്നു സൂക്ഷ്മമായി അറിയുവാനുള്ള പ്രയത്നങ്ങളൊന്നും ഫലപ്പെട്ടിട്ടില്ല' എന്നും "ക്രിസ്തുവിന് മുമ്പ് ഗ്രന്ഥങ്ങൾ എഴുതിയ യഹൂദന്മാരും ആദ്യ ക്രിസ്ത്യാനികളിൽ ചിലരും അവ -രുടെ ഇഷ്ടംപോലെ ഏദെൻ തോട്ടത്തെ വർണിച്ചു' എന്നും, "പുതിയ നിയമത്തിൽ "പറുദീസാ' എന്നു പറഞ്ഞിരിക്കുന്നത് ഏദെൻ തോട്ടത്തെക്കുറിച്ചുള്ള ആശയത്തിൽ നിന്നു വന്ന -താണ്' എന്നും "വേദപുസ്തക നിഘണ്ടുവി'ൽ പ്രസ്താവിച്ചു കാണാം. എന്നാൽ, ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അത് സ്വർഗം തന്നെയാണെന്നാകുന്നു. ക്വുർ-ആനിൽനിന്നും ഹദീഥിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നതും ഇതുതന്നെ. പ്രത്യേക സന്ദർഭങ്ങളല്ലാത്തപ്പോൾ "അൽ---ജന്നത്തു' എന്ന് സ്വർഗത്തെ ഉദ്ദേശിച്ചാണ് സാധാരണ പറയപ്പെടാറുള്ളതും. വൃക്ഷത്തിൽ നിന്ന് ആദമും ഭുജിച്ചതിനെത്തുടർന്ന് ഇറങ്ങിപ്പോകുവാൻ കൽപിച്ചപ്പോൾ "ഒരു കാലംവരേക്ക് നിങ്ങൾക്ക് ഭൂമിയിൽ പാർപ്പിടവും വിഭവങ്ങളുമുണ്ട്' എന്നാണല്ലോ അല്ലാഹു അവരോട് പറഞ്ഞത്. അപ്പോൾ അവർ ഇറങ്ങിപ്പോകുന്നത് ഭൂമിയിലേക്കാണെന്നും, അതുവരെ അവർ ഭൂമിയിൽ അല്ലായിരുന്നുവെന്നുമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. സൂറ: ത്വാഹാ 118, 119 ൽ ഇതേ "ജന്നത്തി'-നെപ്പറ്റി ഇങ്ങിനെ വർണിച്ചിരിക്കുന്നു: (നിനക്കവിടെ വിശക്കാതിരിക്കുകയും, നഗ്നമാകാതിരിക്കുകയും ചെയ്യാം. നിനക്കവിടെ ദാഹിക്കാതിരിക്കുകയും, വെയിൽ കൊള്ളാതിരിക്കുകയും ചെയ്യാം.--) ഈ വർണന ഭൂമിയിലെ തോട്ടത്തെക്കാൾ അനുയോജ്യമായത് സ്വർഗത്തോപ്പിനോടാണുതാനും. വിലക്കപ്പെട്ട വൃക്ഷത്തിൽ നി ന്നും ഫലം തിന്നതോടുകൂടി ആദമിന്റെയും ഹവ്വാ-ഇന്റെയും അപമാനം- നഗ്നത അവർക്ക് വെളിപ്പെട്ടുവെന്നും, അവർ ഇലയെടുത്ത് അത് മറക്കുവാൻതുടങ്ങി എന്നും ലും വരുന്നുണ്ട്. ഇതും ഭൂമിയിലെ തോട്ടമല്ലെന്നാണ് കാണിക്കുന്നത്. കൂടാതെ, ബൈബ്ളി ന്റെ പഴയ നിയമത്തിലെ "ഏദൻ' എന്ന വാക്കും, പുതിയ നിയമത്തിലെ "പറുദീസാ' എന്ന വാക്കും ക്വുർ-ആനിലെ അദ്ൻ "ഫിർദൗസ്' എന്നി വാക്കുകളുടെ ഒരു വകഭേദമാണെന്നുള്ളതിൽ സംശയമില്ല. ക്വുർ-ആനിലാകട്ടെ, ഈ വാക്കുകൾ ഉപേ യാഗിച്ചിരിക്കുന്നത് സ്വർഗത്തെക്കുറിച്ചാണ് താനും (18: 107; 23: 11; 13: 23; 18: 3 1;) മുതലായവ നോക്കുക) ആദം നബി-(അ)യോട് വിരോധിക്കപ്പെട്ട വൃക്ഷം വന്ന് നിർണയിക്കുവാൻ തെളിവുകളൊന്നുമില്ല. അതിന്റെ പേരറിയുന്നതി ൽ വിശേഷിച്ചു പ്രയോജനവൃക്ഷം ഏതാണെന്നു നിർണയിക്കുന്നതിന് തക്കതായ ഒരു തെളിവുമില്ലെന്നും,- ചില ആളുകൾ പേരു പറഞ്ഞു കാണുന്ന വൃക്ഷങ്ങളിൽ ഏതെങ്കിലും ഒന്നോ വേറെ ഏതെങ്കിലും ഒന്നോ ആവാമെന്നും, അതറിയാത്തതുകൊണ്ട് ഒരു ദോഷവും പറ്റുവാനില്ലെന്നും ഇബ്നു കഥീർ, റാസി (റ) മുതലായ മഹാൻമാ ർ ചൂണ്ടിക്കാട്ടിയിരിക്കുന്നതും പ്രസ്താവ്യമാകുന്നു.
2:37

فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٖ فَتَابَ عَلَيۡهِۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

(37) അനന്തരം ആദം തന്റെ രക്ഷിതാവിങ്കൽ നിന്ന് ചില വാക്കുകൾ ഏറ്റെടുത്തു (പഠിച്ചു). അങ്ങനെ അവൻ, അദ്ദേഹത്തിന് പശ്ചാത്താപം സ്വീകരിച്ചു (കൊടുത്തു). നിശ്ചയമായും അവൻ തന്നെയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവൻ. (37) എന്നിട്ട് (അനന്തരം) ഏറ്റെടുത്തു, കെണ്ടടുത്തു (പഠിച്ചു) ُ م َ دآ ആദം തന്റെ റബ്ബിൽനിന്ന് ചില വാക്കു (വാക്യം)-കളെ അങ്ങനെ അവൻ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) അദ്ദേഹത്തിന്റെ പേരിൽ നിശ്ചയമായും അവൻ തന്നെ الت َّ و َّ اب ُ പശ്ചാത്താപം വളരെ സ്വീകരിക്കുന്നവൻ ُ ഴ الر ّ َ ح ِ കരുണാനിധി. തന്റെ പക്കൽ വന്നുപോയ തെറ്റിനെപ്പറ്റി ആദം (അ) ഖേദിച്ചു. പശ്ചാത്തപിച്ചു മടങ്ങേണ്ടുന്ന വിധവും അതിനുള്ള വാക്കുകളും അല്ലാഹുവിങ്കൽ നിന്നുത ന്നെ അദ്ദേഹത്തിന് ലഭിച്ചു. മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ തെറ്റും ഒന്നാമത്തെ പശ്ചാത്താപവുമാണല്ലോ അദ്ദേഹത്തിന്റേത്. അങ്ങനെ, ആ വാക്കുകൾ മുഖേന അദ്ദേഹം പാപമോചനം തേടുകയും അല്ലാഹു അത് സ്വീകരിച്ചു പൊറുത്തു കൊടുക്കുകയും ചെയ്തു എന്നു സാരം. ആ വാക്യങ്ങൾ ഏതായിരുന്നുവെന്നു സൂറഃ 23--ാം വചനത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. ആദമും (അ) ആ വിലക്കപ്പെട്ട വൃക്ഷത്തിൽനിന്ന് ഭുജിച്ച സംഭവം വിവരിച്ചുകൊണ്ടു അതിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു: الأ َ (അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോടു തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരുകയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം, നിശ്ചയമായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടവരായിത്തീരുന്നതാണ്! (7: 23) ഇതാണ് ആദം (അ) അല്ലാഹുവിൽനിന്ന് പഠിച്ച ആ വാക്കുകൾ എന്ന് മുജാഹിദ്, മുസയ്യബ്, ആബുൽ ആലിയ (റ) തു ടങ്ങിയ പല മഹാന്മാരും പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. മറ്റു ചില രിവായത്തുകളിൽ കാണാവുന്നതുപോലെ, ഈ വാക്യങ്ങൾക്ക് പുറമെ വേറെയും വല്ല്ര പാർത്ഥനാവാക്യങ്ങളും അവർ പറഞ്ഞുകൂടായ്കയില്ല, പക്ഷേ, സ്വീകരിക്കത്തക്കതെ -ളിവുകളൊന്നുമില്ല. , അലി, ഫാത്വിമഃ, ഹസൻ, ഹുസൈൻ (റ) എന്നിവരുടെ "ഹക്ക്വ്'കൊണ്ടാണവർ പ്രാർത്ഥിച്ചതെന്ന് ഒരു വ്യാജഹദീഥ് ചി ല ഗ്രന്ഥങ്ങളിൽ കാണാം. ഇത് കക്ഷിയിലെ അതിരുകവിഞ്ഞ ഒരു വിഭാഗമായ റാഫിദ്വ)-കളാൽ നിർമിതമാണെന്നുള്ളതിൽ സംശയമില്ല. ഇതിന്റെ നിവേദകനായ അംറുബ് നുഥാബിത്ത് വ്യാജഹദീഥ് ഉദ്ധരിക്കുന്നവനാണെന്നും റാഫിദീയാണെന്നും മറ്റും പലമഹാൻമാരും ت َ اب َ (താബ) എന്നാൽ "മടങ്ങി' എന്ന് ഭാഷാർത്ഥം. َّ اللها (അവൻ അല്ലാഹുവിങ്കലേക്ക് മടങ്ങി) എന്ന് പറയുമ്പോൾ ചെയ്തുപോയതിനെപ്പറ്റി അവൻ ഖേദിക്കുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തുവെന്ന് ഉദ്ദേശ്യമായിരിക്കും. اللها َ با َ ت (അവന്റെ മേൽ അല്ലാഹു മടങ്ങി) എന്നു പറയുമ്പോൾ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിച്ചു - പാപം പൊറുത്തു കൊടുത്തു എന്നാണുദ്ദേശ്യം. ഈ അടിസ്ഥാനത്തിലാണ് മടക്കത്തിന്റെ കർത്താവ് സൃഷ്ടികളായിരിക്കുമ്പോൾ ആ ക്രിയക്കും തിൽ നിന്നുള്ള മറ്റു പദങ്ങൾക്കും പശ്ചാത്തപിക്കുക എന്നും, അല്ലാഹു ആയിരിക്കുമ്പോൾ പശ്ചാ -ത്താപം സ്വീകരിക്കുക എന്നും അർത്ഥം കൽപിക്കപ്പെടുന്നത്, അല്ലാഹു പറയുന്നു:- ندى ندى ندى ندى്യ്യ്യ്യا ഢشير السهوا شير السهوا شير السهوا شير السهوا' ' سان لمحمد سان لمحمد سان لمحمد سان لمحمد† †† †صيانة الا صيانة الا صيانة الا صيانة الا
2:38–39

قُلۡنَا ٱهۡبِطُواْ مِنۡهَا جَمِيعٗاۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَن تَبِعَ هُدَايَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

(38) നാം പറഞ്ഞു: "നിങ്ങൾ മുഴുവനും ഇവിടെ നിന്നു ഇറങ്ങിപ്പോയിക്കൊള്ളുക. എന്നിട്ട് എന്റെ പക്കൽനിന്ന് വല്ല മാർഗ ദർശനവും നിങ്ങൾക്കു വരുന്നപക്ഷം (അത്) - തീർച്ച തന്നെ- അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റിയോ, അവരുടെ മേൽ യാതൊരു ഭയവുമില്ല; അവർ വ്യസനിക്കുകയുമില്ല. (39) "അവിശ്വസിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു; അവരതിൽ സ്ഥിരവാസികളായിരിക്കും. (38) നാം പറഞ്ഞു നിങ്ങൾ ഇറങ്ങിപ്പോകുവിൻ ْ َ ا م ِ ഇതിൽനിന്നു َ ِ يع ً ا ‡ മുഴുവൻ, എല്ലാവരും, എന്നിട്ട് നിങ്ങൾക്കു നിശ്ചയമായും വരുന്നപക്ഷം م ِ ن ِ ّ ي എന്റെ പക്കൽനിന്ന് ه ُ د ً ى ഒരു മാർഗദർശനം ف َ م َ ن ْ അപ്പോൾ പിൻപറ്റി ه ُ د َ اي َ എന്റെ മാർഗദർശനം എന്നാൽ ഒരു ഭയവുമില്ല ആദം (അ)-നെയും, ഹവ്വാ-ഉ് (അ)-നെയും, ഭൂമിയിലേക്കയക്കുമ്പോൾ അവർ മുഖാന്തരം മനുഷ്യ സന്താനങ്ങൾക്കാകമാനം വേണ്ടി അല്ലാഹു നൽകിയ മറ്റൊരു അറിയിപ്പാണിത്. നല്ലതും ചീത്തയും , ഗുണവും ദോഷവും, നന്മയും, തിന്മയും, സുഖവും ദുഃഖവും കലർന്ന ഒരു ജീവിതമാണ് നിങ്ങൾക്കവിടെ നേരിടാനുള്ളത്. നിങ്ങളുടെ നന്മക്കും ഗുണത്തിനും ആവശ്യമായ മാർഗദർശനങ്ങൾ ഞാൻ നൽകിക്കൊണ്ടിരിക്കും. അഥവാ, പ്രവാചകൻമാർ, വേദ -ഗ്രന്ഥങ്ങൾ, സന്ദേശങ്ങൾ, ദൃഷ്ടാന്തങ്ങൾ മുതലായവ വഴി നിങ്ങൾക്കാവശ്യമായ ഉപദേശനിർദ്ദേശങ്ങൾ നിങ്ങൾക്ക് എന്റെ പക്കൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കും. ആ മാർഗദർ ശനങ്ങൾ സ്വീകരിച്ചു അതുപ്രകാരം നിങ്ങളവിടെ ജീവിതം നയിക്കുന്നപക്ഷം, ഇഹ ത്തിലോ പരത്തിലോ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ഒട്ടും ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞതിനെപ്പറ്റി നിങ്ങൾ വ്യസനിക്കേണ്ടതായും വരികയില്ല. നേരെ മറിച്ച്, ആ മാർഗദർ ശനങ്ങൾ സ്വീകരിക്കാതെ നിരാകരിക്കുകയും നിഷേധിക്കുകയുമാണെങ്കിൽ, അങ്ങിനെ -യുള്ളവർക്ക് ശാശ്വതമായ നരകശിക്ഷയായിരിക്കും ആധാരം. എന്നൊക്കെയാണ് ഈ അറിയിപ്പിന്റെ സാരം. വ്യാഖ്യാനക്കുറിപ്പ്--1 ആദം നബി(അ)-യുടെയും, ഇബ്ലീസിന്റെയും കഥ ഒരു ഉദാഹരണം മാത്രമാണോ? ആദം നബി-(അ)യുടെയും ഇബ്ലീസിന്റെയും കഥ ക്വുർ-ആനിൽ പല പ്രാവശ്യം വ്യക്തമായ ഭാഷയിൽ ആവർത്തിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഹൃദയത്തിൽ ചില പ്രത്യേക താൽപര്യം വെച്ചുകൊണ്ടിരിക്കുന്നവർക്ക് ക്വുർ-ആൻ എത്ര -തന്നെ സ്പഷ്ടമാക്കിപ്പറഞ്ഞ വിഷയവും, തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാതിരിക്കുവാൻ മനസ്സ് വരികയില്ലല്ലോ. സാധാരണക്കെതിരായോ, പഞ്ചേന്ദ്രിയങ്ങൾ ക്കതീതമായോ ഉള്ള വസ്തുക്കളെയും, വസ്തുതകളെയും ക്വുർ-ആനിലോ, ഹദീഥിലോ്ര പസ്താവിച്ചതുകൊണ്ടുമാത്രംതങ്ങളുടെ ശാസ്ത്രത്തിന്റെയും, യുക്തിയുടെയും അനുമതി കിട്ടാതെ---സമ്മതിച്ചുകൊടുക്കുവാൻ ഇവർക്ക് സാധ്യമല്ല. അതുകൊണ്ട് ഇവർ പലപ്പോ ഴും വിഷമിക്കാറുണ്ട്. അതിൽ ഒന്നാണ് ഈ കഥയും. ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥയല്ലെന്നും, മനുഷ്യജീവിതത്തെ ഉദാഹരിക്കുന്ന ഒരു ഉദാഹരണം മാ ത്രമാണെന്നുമത്രെ ഇവർ സമർത്ഥിക്കുന്നത്. ഇതിനായി, പരസ്പര വിരുദ്ധവും, ബാലിശവുമായ ചില ദുർവ്യാഖ്യാനങ്ങൾ ഇവർ ചെയ്യേണ്ടി വന്നിരിക്കുന്നു. ഇവരിൽ, വളരെ പുരോഗമനേച്ഛുക്കളാണെന്ന് ഗണിക്കപ്പെടുന്ന ചിലർ ഇവിടെ പ്രസ്താവിക്കുന്നതിന്റെ ചുരുക്കം ഇതാണ്.: "മനുഷ്യൻ വളരെ ൽകൃഷ്ടനും അവർ വ്യസനിക്കുകയുമില്ല. (39) ّ َ ِ ين َŒا َ و യാതൊരുവർ അവർ അവിശ്വസിച്ചു അവർ കളവാക്കുകയും ചെയ്തു നമ്മുടെ ദൃഷ്ടാന്തങ്ങളെ അക്കൂട്ടർ, അവർ الن നരകക്കാരാണ്, നരകത്തിന്റെ ആൾക്കാരാകുന്നു അവർ അതിൽ സ്ഥിരവാസികൾ(ശാശ്വതന്മാർ)-ആയിരിക്കും. വാസനയോടുകൂടി സൃഷ്ടിക്കപ്പെട്ടവനാണ്. വേണമെങ്കിൽ അവന് ഈ ലോകത്തെ സ്വർഗമയമാക്കാം; നരകമാക്കാം. നരകശിക്ഷയുടെ എല്ലാ വശങ്ങളും ഇവിടെ അനുഭവിക്കാം. ഈ പ്രപഞ്ചത്തെ അടക്കി ഭരി -ക്കുവാനും ശ്രമിക്കാം. എല്ലാവസ്തുക്കളും അവന് കീഴ്പ്പെട്ടാണിരിക്കുന്നത്. എല്ലാം അവന് തലകുനിക്കണം... പക്ഷേ, അവന് മറ്റൊരു സ്വഭാവമുണ്ട്: അവൻ രാഗമനേച്ഛുവാകകൊണ്ട് ആരെങ്കിലും വല്ലതും ചൂണ്ടിക്കാട്ടികൊടുത്താൽ വേഗം അതിനുവ ശംവദനാകും, ദോഷങ്ങളെക്കുറിച്ചു ചിന്തിക്കുകയില്ല. ഒടുക്കം ഖേദിക്കും. ഈ സ്വഭാവ -മാണ് ഈ കഥയിൽ ചൂണ്ടിക്കാട്ടുന്നത്... ആനന്ദസാഗരത്തിൽ ആറാടിക്കൊണ്ടിരിക്കുമ്പോൾ, അവന് പലതും തോന്നും. ചിലപ്പോൾ പത്ഥ്യമല്ലാത്തതു അല്പമൊന്നുകഴിക്കും . അപ്പോഴേക്കും മട്ടുമാറി തലചുറ്റും, ഛർദ്ദിക്കും, പിച്ചുംപേയും പറയും, വസ്്ര തമഴിയും, നഗ്നത വെളിപ്പെടും. എല്ലാം കഴിഞ്ഞു ബോധം വരുമ്പോൾ ലജ്ജിച്ചു തല താഴ്ത്തും. തുണി അഴിഞ്ഞുപോയവൻ കുറേ ഇല പറിച്ചു പൊത്തിപ്പിടിക്കും. ഇങ്ങിനെ പ ല വിധത്തിലും തന്റെ പോരായ്മ മൂടിവെക്കുവാൻ പല ഉപായവും ഉപയോഗിക്കും. ഫലമെന്ത്? എന്നിങ്ങനെ മനുഷ്യജീവിതത്തെ ഉദാഹരിച്ചതാണ് ആദമിന്റെയും ഇബ്ലീ സിന്റെയും കഥ. ഇതാണ് ഇവരുടെ വർണനയുടെ സ്വഭാവം. ഇപ്പറഞ്ഞതിൽ, ഈ ക ഥ വെറും ഒരു സങ്കല്പ കഥയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ലെങ്കി ലും ഇതു കേവലം ഒരു യഥാർത്ഥ സംഭവമല്ലെന്നുള്ള പശ്ചാത്തലത്തിലാണ് ഈ വർണന എന്ന് പറയേണ്ടതില്ല. താഴെക്കാണുന്ന ഇവരുടെ ചില ന്യായവാദങ്ങളിൽ നിന്ന് ഈ വ സ്തുത കൂടുതൽ സ്പഷ്ടമായി കാണാവുന്നതുമാണ്. ഈ സംഭവം ക്വുർ-ആനിൽ പലേടത്തും ആവർത്തിച്ചു പ്രസ്താവിക്കപ്പെ പറഞ്ഞുവല്ലോ. സൂഃ 11-27- ലാണ് കൂടുതൽ വിശദീകരിച്ചിട്ടുള്ളത്. ഇങ്ങിനെ ആവർത്തിച്ചു പറയുന്നത് അതിൽ നിന്ന് നമുക്ക് ചില പാഠങ്ങൾ പഠിക്കേണ്ടതുള്ളതുകൊണ്ടുതന്നെയാണ്, സംശയമില്ല. ഇവർ ചൂണ്ടിക്കാട്ടിയ മേലുദ്ധരിച്ച കഥാപാഠങ്ങളുടെ ചില വശങ്ങൾ സ്വീകാര്യങ്ങളാണെങ്കിലും അതിലെ മറ്റു ചില വശങ്ങൾ ഇസ്ലാമിന്റെയും ക്വുർ-ആന്റെയും അദ്ധ്യാപനങ്ങൾക്ക് നിരക്കാത്തവയാണ് എന്ന് പറയാതിരിക്കുവാൻ തരമില്ല. ഭൗതികലക്ഷ്യം വെച്ചുകൊണ്ടും, മനുഷ്യന് ഇല്ലാത്ത കഴിവുകൾ സ്ഥാപിച്ചുകൊണ്ടുമുള്ള ഭാഗങ്ങൾ ഒഴിച്ചു ബാക്കിഭാഗം സാമാന്യേന കഥാപാഠമായി നമുക്കും സ്വീകരിക്കാം. വേണ്ടാ, ഈ കഥയിൽ നിന്ന് നാം പഠിക്കേണ്ടുന്ന പാഠങ്ങളെ അല്ലാഹു തന്നെ ക്വുർ-ആനിൽ പലേടത്തായി ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. ഈ കഥ വിസ്തരിച്ചു പറഞ്ഞശേഷം സൂഃ ഇങ്ങിനെ പറയുന്നു: فاപالا : (ആദമിന്റെ സന്തതികളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തിൽനി പുറത്താക്കിയതുപോലെ, നിങ്ങളെ അവൻ കുഴപ്പത്തിലാക്കാതിരിക്കട്ടെ). സൂറത്തുൽ കഹ്ഫിൽ ഈ കഥ ചുരുക്കിപ്പറഞ്ഞശേഷം ഇങ്ങിനെ പറയു ന്നു: هفഗلا : (എന്നിരിക്കെ, എന്നെ വിട്ട് നന്മക്കു മാത്രമുള്ള വാസനയാണ് മനുഷ്യനുള്ളതെന്ന വാദം തുടങ്ങി ചിലതെല്ലാം ഇതിൽ വിമർശനാർഹമാണ്. സന്ദർഭം അതിനെപ്പറ്റി പ്രത്യേകം ഇവിടെ സ്പർശിക്കുന്നില്ല. ഇബ്ലീസിനെയും -അവന്റെ സന്തതികളെയും നിങ്ങൾ കാര്യകർത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങൾക്ക് ശത്രുക്കളാണ്!) ഇതുപോലെയുള്ള ഉദാഹരണങ്ങൾ വേറെയും കാണാം. ഈ കഥയിൽനിന്നു പഠിക്കേണ്ടുന്ന പ്രധാ ന പാഠങ്ങൾ ആ ക്വുർ-ആൻ വചനങ്ങളിൽ നിന്നുതന്നെ നമുക്ക് വ്യക്തമാണ്. എന്നാൽ, മേൽപറഞ്ഞ പാഠങ്ങൾക്കുവേണ്ടി "ആദം (അ), ആദമിന്റെ ഭാര്യ ( ഇബ്ലീസ് (പിശാച്), സുജൂദ്, സ്വർഗം, വൃക്ഷം, നഗ്നത വെളിപ്പെടൽ, ഇലയെടുത്ത് നഗ്നത മറക്കൽ' ആദിയായി ആയത്തുകളിൽ സ്പഷ്ടമായ ഭാഷ -യിൽ-ഉപമാലങ്കാരങ്ങളുടെ പ്രതീതിയൊന്നും കലരാത്ത ഭാഷയിൽ - പ്രസ്താവിച്ചിട്ടുള്ളതെല്ലാം സങ്കൽപവും ഉപമാലങ്കാരപ്രയോഗങ്ങളുമാണെന്ന് സമ്മതിക്കുവാൻ , അല്ലാഹുവിലും ക്വുർ-ആനിലും യഥാർത്ഥമായി വിശ്വസിക്കുന്ന ആർക്കും തന്നെ ധൈര്യം വരികയില്ല. അത് വാസ്തവത്തിൽ ക്വുർ-ആനിനെ ഒരു കഥയോനോവലോ ആക്കുന്ന ഏർപ്പാടായിരിക്കും തികച്ചും സ്പഷ്ടമായ ഭാഷയിൽ ആവർത്തിച്ചു വിവരിക്കുകയും, യഥാർത്ഥ സംഭവമാണെന്ന അടിസ്ഥാനത്തിൽ മറ്റു പല കാര്യങ്ങളും അതോട് ബ ന്ധപ്പെടുത്തി പ്രസ്താവിക്കുകയും ചെയ്തിരിക്കെ, പിന്നെയും അതൊരു ഉപമ മാത്രമാണെന്നുവെച്ച് വ്യാഖ്യാനം നൽകുന്നത് തീർച്ചയായും ക്വുർ-ആന്റെ നേർക്കുള്ള വമ്പിച്ച ഒരു കയ്യേറ്റമത്രെ. (വേദഗ്രന്ഥത്തിലെ വാക്കുകളെ അവർ സ്ഥാനമാറ്റം ചെയ്യുന്നു) എന്ന് വേദക്കാരെപ്പറ്റി അല്ലാഹു പ്രസ്താവിച്ച കൂട്ടത്തിൽ ഇത് ഉൾപ്പെടുകയില്ലേ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു! തൗറാത്തിൽ (ബൈബ്ളിൽ) ആദം നബി(അ)ക്ക് സൂജൂദുചെയ്യുവാ ൻ കല്പിച്ച വിവരം കാണുന്നില്ല. പക്ഷേ, വൃക്ഷത്തിൽ നിന്നു ഭുജിച്ച സംഭവവും മറ്റും കാ ണാം. ക്വുർ-ആനോട് യോജിച്ച ഏത്ഭാഗവും പൂർവ്വ ഗ്രന്ഥങ്ങളിൽ കണ്ടാലത് തിരസ്കരിക്കുവാൻ പാടില്ല. ക്വുർ-ആനോട് എതിരായ ഭാഗമേതും സ്വീകരിക്കുവാനും പാടില്ല. ഈ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ തർക്കമില്ലാത്തതാണ്. എന്നാൽ, ഈ കഥാ -വിവരണത്തിൽ, തൗറാത്തിന്റെ വാചകങ്ങൾ ചിലത് ക്വുർ-ആൻ വാക്യങ്ങളോട് തികച്ചും യോ ജിക്കുന്നതും, ചിലത് യോജിക്കാത്തതുമാകുന്നു. എന്നിരിക്കെ, ഈ വിഷയകമായി തൗറാത്തിലുള്ളത് അപ്പടി കെട്ടുകഥയാണെന്നുപറഞ്ഞു തള്ളിക്കളയുകയും, അതിൽനിന്നാ ണ് ഇതൊരു യഥാർത്ഥ സംഭവമാണെന്നു മുസ്ലിംകൾ കരുതിപ്പോരുവാൻ ഇടവന്നതെ ന്നു ധ്വനിപ്പിക്കുകയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതു ഒട്ടും ശരിയല്ല. ക്വുർ-ആനിലും , തൗറാത്തിലും, ഒരേവിധത്തിൽ വ്യക്തമായിപ്പറഞ്ഞതിനെ, അതിന്റെ സാക്ഷാൽ രൂപത്തിൽ ഇവർക്ക് സ്വീകരിക്കുവാൻ കഴിയാത്ത അതേ സമയത്ത്, തങ്ങളുടെ വാദത്തിന് അൽപം ഗുണമായിക്കാണുന്ന ചിലഭാഗങ്ങൾ അതേ തൗറാത്തിന്റെ വാക്കുകളിൽ നിന്നുതന്നെ ഇവർ ടുത്തുദ്ധരിക്കുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽവെച്ച് ആദം നബി(-അ)-യോട് വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്ന് പരിശോധിക്കേണ്ടകാര്യം നമുക്കില്ല. എങ്കിലും അതേതായിരുന്നുവെന്നതിനെക്കുറിച്ചു പല ക്വുർ-ആൻ വ്യാഖ്യാതാക്കളും അഭിപ്രായം പറഞ്ഞുകാണുമെന്ന് തീർച്ചയാണ്. അക്കൂട്ടത്തിൽ "നെല്ല്, ഗോതമ്പ്, മുന്തിരി' എന്നൊക്കെ പറ ഞ്ഞവരുണ്ട്. ഇതിനെപ്പറ്റി ക്വുർ-ആൻ ഉപയോഗിച്ചവാക്ക് (ശജറത്ത്) എന്നാകുന്നു. "വൃക്ഷം, ഈ പദത്തിന് അർത്ഥം. ചെറിയ ചെടികൾക്കും ഈ വാക്ക് അറബിയിൽ ഉപയോഗിക്കപ്പെടുമെങ്കിലും, കാൺഡത്തിന്മേൽ നി ലകൊള്ളുന്ന വൃക്ഷത്തിനാണ് സാധാരണ അതു ഉപയോഗിക്കപ്പെടാറുള്ളത്. ഈ വ സ്തു -തയെ പൊക്കിപ്പിടിച്ചുകൊണ്ട് മേൽസൂചിപ്പിച്ച അഭിപ്രായക്കാരെപ്പറ്റി: "ക്വുർ-ആൻ ഉപയോഗിച്ച വാക്കുപോലും ഇവർ ഗൗനിച്ചില്ല' എന്നും, സസ്യങ്ങൾക്കും വള്ളികൾക്കും ആ വാ (ശജറത്ത്) അറബിയിൽ ഉപയോഗിക്കുകയില്ല' എന്നും മറ്റും പറഞ്ഞ് ഇക്കൂ -ട്ടർ പരിഹസിച്ചുകാണാം. അതെ അവസരത്തിൽ ഇവിടെ വൃക്ഷം (ശജറത്ത്) കാണ്ടുദ്ദേശ്യം "തിൻമയാണെന്ന് ഇവർ ജൽപിക്കുകയും ചെയ്യുന്നു. "തിൻമ'ക്കു "വൃക്ഷ'-െ മന്നും "തിൻമചെയ്തു' എന്നതിന്ന് "വൃക്ഷത്തിൽനിന്ന് തിന്നു ْ َ ا ف َ اكلا َ م ِ എന്നും പറയാമെങ്കിൽ, നെല്ലിനും മുന്തിരിക്കും എന്ത്കൊണ്ട് വൃക്ഷമെന്ന് പറഞ്ഞുകൂടാ? (വൃക്ഷം) കൊണ്ട് ഇവിടെ "തിൻമയാണുദ്ദേശ്യമെന്ന് സ്ഥാപിക്കുവാൻ ഇവർ കൊണ്ടുവരുന്ന തെളിവുകളാണ് കൂടുതൽ വിചിത്രം. (1) സൂ: 19 ൽ പിശാചിന്റെ അനുസരണക്കേടും ധിക്കാ -രവും എടുത്തു പറഞ്ഞതിനെത്തുടർന്നുകൊണ്ടാണ് الش വൃക്ഷത്തെ സമീപിക്കരുത്) എന്നു പറഞ്ഞിരിക്കുന്നത്. (2) തൗറാത്തിൽ (ഉൽപത്തി: 2: 17 ൽ) "നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം' എന്നു ഈ വൃക്ഷത്തെ വിശേഷിപ്പിച്ചത്. (3) ക്വുർ-ആനിൽ (14: 24 --26) നന്മയെയും തിൻമയെയും ഓരോ വൃക്ഷത്തോട് ഉപമിച്ചത്. ഇവയാണുപോൽ, ഇതിനുള്ള തെളിവുകൾ! പിശാചിന്റെ സ്വഭാവത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടർന്ന "ഇൗ വൃക്ഷത്തെ സമീപിക്കരുത്' ( الش എന്നു പറഞ്ഞതുകൊണ്ട് "ശജറത്ത്' (വൃക്ഷം) എന്ന വാക്കിന്റെ ഉദ്ദേശ്യം "തിൻമ'-യായി മാറിക്കൊള്ളണമെന്നില്ലേ ല്ലാ. മാത്രമല്ല, ത്വാഹാ 121 ൽ അവർ രണ്ടാളും (ആദമും ആ മരത്തെ സമീപിച്ചു എന്നു പറയാതെ അതിൽ നിന്ന് തിന്നു اكلا َ م ِ ) -എന്നാണ് പറഞ്ഞത് ആ ശജറത്ത് വാസ്തവത്തിൽ ഒരു മരം തന്നെയായിരുന്നുവെന്നും, അതിൽ ഭക്ഷിക്കുവാൻ പറ്റിയ കായയോ മറ്റോ ഉണ്ടായിരുന്നവെന്നും, ഇതിൽനിന്ന് വ്യക്തമാകുന്നു. സൂറത്തു- --അ-അ്റാഫിൽ അല്ലാഹു പറയുന്നു: الظّ فاപالأ --(-ആദമേ! നീയും നിന്റെ ഭാര്യയും സ്വർഗത്തിൽ വസിച്ചുകൊള്ളുക. എന്നിട്ട് നിങ്ങൾ ഉദ്ദേശിക്കുന്നേടത്തുനിന്ന് ഭക്ഷിച്ചുകൊള്ളുക--ഈ വൃക്ഷത്തെ നിങ്ങൾ സമീപിക്കരുത്. എന്നാൽ, നിങ്ങൾ അക്രമികളിൽ പെട്ടു പോകും). ഈപദത്തിന്നു ക്വാമൂസ് ) القاموس ( അർത്ഥംകൊടുക്കുന്നത് ഇപ്രകാരമാണ്: ا بنفسه دق او جل قاوم الشتاء او عجز عنه قام ماത ساق اوما ഫ ع (കാണ്ഡത്തിൽ നിലകൊള്ളുന്നത് എന്നർത്ഥം. അല്ലങ്കിൽ, സ്വയം പൊന്തിനിൽക്കുന്നത് എന്നർത്ഥം- --അത് നന്നെചെറുതാകട്ടെ, വലുതാകട്ടെ; ചറുത്തു നിൽക്കട്ടെ, അതിനുകഴിയാതിരിക്കട്ടെ). ഭക്ഷിക്കാമെന്ന് പറഞ്ഞതിനു ശേഷ -മാണ് ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് ഈ വൃക്ഷത്തോടടുക്കരുത് എന്ന് കൽപിക്കുന്നത്. അപ്പോൾ, വൃക്ഷത്തോട് സമീപിക്കരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അതിൽനിന്ന് തിന്നരുതെന്നായിരിക്കണമല്ലോ അതുകൊണ്ട് തന്നെയാണ് ആ കൽപനയെ ലംഘിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോൾ, അവർ അതിനെ സമീപിച്ചു ( تقربا ) എന്നോ മറ്റോ പറയാതെ "അവർ അതിൽ തിന്നു' എന്നുതന്നെ അല്ലാഹു പറഞ്ഞതും. "വൃക്ഷത്തെ സമീപിക്കരുത്' എന്ന് പറഞ്ഞതിന്റെ താൽപര്യം, "തിൻമ -യോട് അടുക്കരുത്' എന്നായിരുന്നുവെങ്കിൽ, "അവർ അതിനെ സമീപിച്ചു' എന്നാ -യിരുന്നു പറയേണ്ടിയിരുന്നത്. ത്വാഹാ 116 മുതൽ 121 വരെ ആയത്തുകൾ ശാന്തമാ യി വായിച്ചു നോക്കിയാലും ഈ പരമാർത്ഥം സ്പഷ്ടമാകുന്നതാണ്. എനി-, തൗറാത്തിൽ ആ വൃക്ഷത്തിനു നൽകിയ പേരിനെപ്പറ്റി നോക്കാം. "നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം' എന്നാണല്ലോ പറഞ്ഞത്. അല്ലാതെ "തിന്മയുടെ വൃക്ഷം' എന്നോ, "നന്മയുടെ വൃക്ഷം' എന്നോ അല്ല. ഈ പ്രയോഗ -ത്തിന്റെ അടിസ്ഥാനത്തിൽ "വൃക്ഷത്തിന്റെ അർത്ഥം മാറ്റുകയാണെങ്കിൽ "നന്മതിന്മകൾ' എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതിൽനിന്നു "തിന്മ'യെമാത്രം ഇവർ തിരഞ്ഞെടുത്തത് ഒരിക്കലും ന്യായമായില്ല. ത്വാഹാ 120 ൽ ഇബ്ലീസ് ആ വൃക്ഷത്തെക്കുറിച്ചു -(നിത്യവാസത്തിന്റെ വൃക്ഷം) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇത് ഉദ്ധരിച്ച സ്ഥിതിക്ക് "വൃക്ഷം' കൊണ്ടുദ്ദേശ്യം "നിത്യവാസം' ആണെന്ന് ഇവർക്ക് പറയാമായിരുന്നു! ഇതായിരുന്നു അതിനേക്കാൾ ഭേദം. മൂന്നാമത്തെ തെളിവ് ക്വുർ-ആനിൽ (14: 24--26) നന്മതിന്മകളെ വൃക്ഷത്തോട് ഉപമിച്ചതാണല്ലോ. അതെ, സൂഃ ഇബ്റാഹീമിൽ الخ (ഒരു ചീത്ത വാക്കിന്റെ ഉപമ ഒരു ചീത്തവൃക്ഷംപോലെയാണ്...) എന്ന് ല്ലാഹു പറഞ്ഞിട്ടുണ്ട്. അതിനുമുമ്പായി الخ (നല്ല ഒരു വാക്കിന്റെ ഉപമ ഒരു നല്ല വൃക്ഷംപോലെയാണ്...) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഈ രണ്ട് വചനങ്ങളിലുംതന്നെ, നന്മ അല്ലെങ്കിൽ തിന്മ, ഒരു വൃക്ഷമാണെന്നോ, വൃക്ഷം നന്മയോ അല്ലെങ്കിൽ തിന്മയോ ആണെന്നോ അല്ല അല്ലാഹു പറയുന്നത്. നല്ലതും ചീത്തയുമായ വാക്കുകളെ, (ആയത്തിൽ തുടർന്ന് വിവരിക്കുന്നതരത്തിലുള്ള) ചില പ്ര ത്യേകതരം വൃക്ഷങ്ങളോട് ഉപമിച്ചിരിക്കുകമാത്രമാണ്. അത് ഉപമയാണെ ന്നു അതിൽതന്നെ സ്പഷ്ടമായി പറഞ്ഞിട്ടുമുണ്ട്. സൂഃ അൽകഹ്ഫ് 45 ൽ "ഐഹികജീവിതത്തിന്റെ ഉപമ വെള്ളം (മഴവെള്ളം) പോലെയാണ്.' എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഇതുപേ ലെ വേറെ പല ഉപമകളും കാണാം. ഇക്കാരണത്താൽ വല്ലവരും "ഐഹികജീവിതമെന്നാൽ വെള്ളമാണെന്നോ മറിച്ചോ പറയുമോ? ക്വുർ-ആൻ 29: 41 ൽ ബഹുദൈവാരാധകൻമാരെ എട്ടുകാലിയോട് ഉപമിച്ചിട്ടുണ്ട്. ഇതുകൊണ്ട് "ബഹുദൈവാരാധകന്മാർ എട്ടുകാലിയാണെ'ന്നോ മറിച്ചോ ആരും പറയുകയില്ലല്ലോ. ആദം നബിയുടെയും ഇബ്ലീസിന്റെയും കഥ വെറും ഉപമാർത്ഥം പറയപ്പെട്ടിട്ടുള്ള ഒരു സങ്കൽപ കഥയാണെന്നു വരുത്തിത്തീർക്കുവാൻവേണ്ടി ഇവർകൊണ്ടുവന്ന ഏറ്റവും അറബിഭാഷയിലെ സാഹിത്യശാസ്ത്ര നിയമങ്ങളെപ്പറ്റി പരിചയമുള്ളവർക്ക് ഇത് വേഗം മനസ്സിലാക്കാം. മേൽ കണ്ടത്. അവ ബാലിശങ്ങളാണെന്ന് നാം കണ്ടു. ക്വുർ-ആനിൽ ആവർത്തിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും, വളരെ ആയത്തുകൾ വിനിയോഗിക്കപ്പെട്ടിട്ടുള്ളതുമാകുന്നു ഈ കഥ. ഇതൊരു യ ഥാർത്ഥ സംഭവമാണെന്ന നിലക്ക് ക്വുർ-ആനിലും, ഹദീഥുകളിലും മറ്റനേകം കാര്യങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നാൽ, അതിൽ ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഈ സംഭവം ഒരു ഉപമ - മാത്രമാണെന്ന് കാണിക്കുന്ന വല്ല സൂചനയും കാണപ്പെടാത്ത സ്ഥിതിക്ക്---ഉെണ്ടങ്കിൽ ഇക്കൂട്ടർ അത് എടുത്ത് പൊക്കിക്കാട്ടുമായിരുന്നുവല്ലോ - ഈ ഉപമാവാദം സത്യവിശ്വാസിയായ ഒരാൾക്കും സ്വീകാര്യമല്ലതന്നെ. യഥാർത്ഥത്തിൽ, ഈ ഉപമാവാദം പുറപ്പെടുവിക്കുവാൻ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ വേറെ ചിലതാണ്. അതെന്തെന്നുവെച്ചാൽ: "ഇബ്ലീസ്' എന്ന് പറയുന്നത് ഒരു പ്രത്യേ ക വസ്തുവൊന്നുമല്ല, ഒരുതരം ചീത്ത സ്വഭാവത്തെ---അല്ലെങ്കിൽ ദുഷിച്ച പ്രകൃ -തിയെ---ഉദ്ദേശിച്ചാണ്; "ജിന്നും പിശാചു' (ശൈത്ത്വാനു)-മെല്ലാം മനുഷ്യരിൽതന്നെയു ള്ള ചില പ്രത്യേക വിഭാഗക്കാരാണ്, അഥവാ നമ്മുടെ ദൃഷ്ടിക്കതീതമായ സൃഷ്ടികെ ളാന്നുമല്ല; എന്നിങ്ങിനെയുള്ള ഇവരുടെ ചില പുത്തൻ വിശ്വാസങ്ങളിൽനിന്നും, നവീന വാദങ്ങളിൽനിന്നുമാണ് വാസ്തവത്തിൽ ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്. ഇതുപോലെ ഹദീഥിൽനിന്നും വ്യക്തമായി മനസ്സിലാക്കാവുന്ന -തും, മുസ്ലിംകൾ പൊതുവിൽ വിശ്വസിച്ചു സ്വീകരിച്ചുവരുന്നതുമായ മറ്റു പല കാര്യത്തിലും ഇവർക്ക് പുത്തൻ അഭിപ്രായങ്ങൾ കാണാം. എന്നിരിക്കെ, പലപ്പോഴും ഇമ്മാതി രി വ്യാഖ്യാനങ്ങളെ ശരണം പ്രാപിക്കുകയല്ലാതെ ഇവർക്ക് നിവൃത്തിയില്ലല്ലോ. (ഇബ്ലീസ്, ജിന്ന്, പിശാച് മുതലായവയെപ്പറ്റി സൂഃ ഹിജ്റിന്റെ അവസാനത്തിൽെ കാടുക്കുന്ന വ്യാഖ്യാനക്കുറിപ്പിൽ വിവരിക്കുന്നതാണ്. അല്ലാഹു നമ്മെ യഥാർത്ഥ സത്യങ്ങളിൽ വിശ്വസിക്കുന്ന സജ്ജനങ്ങളിൽ ഉൾപ്പെ - ടുത്തട്ടെ. آم آمآم آم ِ ِِ ِ ين ينين ين വിഭാഗം--5 അടുത്ത വചനം മുതൽ ഏതാണ്ട് നൂറോളം വചനങ്ങൾ മിക്കവാറും ഇസ്റാ-ഈല്യരെ പരാമർശിച്ചും അഭിമുഖീകരിച്ചും കൊണ്ടുള്ളവയാകുന്നു. ഇടക്കുവെച്ച് സത്യവിശ്വാസികളെയും ക്രിസ്ത്യാനികളെയും മുശിരിക്കുകളെയും സംബന്ധിക്കുന്ന ചില പരാമർശങ്ങളും കാണാവുന്നതാണ്. ഇസ്റാ-ഈല്യരെ സംബോധന ചെയ്തുകൊണ്ടുള്ള ദീർഘമായ പ്രസ്താവനകളിൽ അടങ്ങിയ തത്വങ്ങളെ മൊത്തത്തിൽ ങ്ങിനെ സംഗ്രഹിക്കാം: 1) അവർ പാരമ്പര്യമായി അംഗീകരിച്ചുവരുന്ന വേദഗ്രന്ഥവും പ്രവാചകൻമാരും പ്രബോധനം ചെയ്തുവന്ന തത്വങ്ങളും, ക്വുർ-ആൻ മുഖേന നബി പ്രബോധനം ചെയ്യുന്ന തത്വങ്ങളും ഒന്നു തന്നെയാണെന്ന് ഓർമിപ്പിക്കുക. 2) ഒരു സമുദായമെന്ന നിലക്ക് അവർക്ക് സിദ്ധിച്ച പ്രത്യേകാനു്ര ഗഹങ്ങളെ എടുത്തുകാട്ടിക്കൊണ്ട് അവരെ സത്യവിശ്വാസം സ്വീകരിക്കുവാൻ ഉൽസുക -രാക്കുക. 3) അവർ സന്മാർഗത്തിൽനിന്ന് ബഹുദൂരം അകന്നുപോകുവാനും അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമാകുവാനും അവരിൽനിന്നുണ്ടായ കാര -ണങ്ങളെ അവർക്ക് നിഷേധിക്കുവാനാകാത്തവിധം തുറന്നു കാട്ടുക. എനിയും തുടരുന്നപക്ഷം അവർക്ക് രക്ഷയില്ലെന്ന് താ ക്കിത് ചെയ്യുക. 5) അവരിൽ നിലവിലുള്ള പരമ്പരാഗതമായ അന്ധവിശ്വാസങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടുക. 6) വേദക്കാരല്ലാത്തവർ അവരുടെ ദുഃസ്സമ്പ്രദായങ്ങളിൽ അവെ ര അനുകരിക്കുകയും, അവരുടെ പാരമ്പര്യവാദങ്ങൾ കേട്ട് വഞ്ചിതരായിപ്പോകുകയും ചെയ്യുന്നത് തടയുക. 7) മതത്തിന്റെ പേരിൽ അവർ അനുവർത്തിച്ചുവരുന്ന ആചാരങ്ങളെയും പ്രസ്താവനകളെയും ശരിവെക്കുന്നതിൽനിന്ന് സത്യവിശ്വാസികളെ തടയുക മുതലായവ. നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിശ്ചയമായും നിങ്ങൾ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ ചാണിനു ചാണായും, മുഴത്തിനു മുഴമായും പിൻപറ്റിയേക്കുന്നതാണ്. എത്രത്തോളമെന്നാൽ, അവർ വല്ല ന്റ മാളത്തിലും നിങ്ങൾ (അതിലും) അവരെ പിന്തുടരും. ഇതു പറഞ്ഞപ്പോൾ തിരുമേനിയോട് ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ റസൂലേ, യഹൂദികളെയും ക്രിസ്ത്യാനികളെയുമോ?' അപ്പോൾ തിരുമേനി പറഞ്ഞു: (അല്ലാതെ) പിന്നെ ആരെയാണ്? (ബു.- മു) അപ്പോൾ വേദക്കാരുടെ ചെയ്തികളെ അനുകരിച്ചു വഴിപിഴച്ചുപോകാതിരിക്കുവാൻ മുസ്ലിംകൾ പ്രത്യേകം അവരുടെതായ സ്വഭാവ സംസ്കാരങ്ങളിൽ അവരെ മാതൃകയാക്കുവാൻ മുസ്ലിംകൾക്ക് പാടില്ലെന്നും ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു ممن االله التوفيق و .
2:40–41

يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَوۡفُواْ بِعَهۡدِيٓ أُوفِ بِعَهۡدِكُمۡ وَإِيَّـٰيَ فَٱرۡهَبُونِ

وَءَامِنُواْ بِمَآ أَنزَلۡتُ مُصَدِّقٗا لِّمَا مَعَكُمۡ وَلَا تَكُونُوٓاْ أَوَّلَ كَافِرِۭ بِهِۦۖ وَلَا تَشۡتَرُواْ بِـَٔايَٰتِي ثَمَنٗا قَلِيلٗا وَإِيَّـٰيَ فَٱتَّقُونِ

(40) ഇസ്റാ-ഈൽ സന്തതികളേ, ഞാൻ നിങ്ങൾക്ക് ചെയ്തുതന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങൾ ഓർക്കുവീൻ. എന്റെ (എന്നോടുള്ള) കരാറ് നിങ്ങൾ നിറവേറ്റുകയും ചെയ്യുവിൻ; എന്നാൽ നിങ്ങളുടെ (നിങ്ങളോടുള്ള) കരാർ ഞാൻ നിറവേറ്റുന്നതാണ്. എന്നെ മാത്രം ഭയപ്പെടുകയും ചെയ്യുവിൻ. (41) നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാൻ അവതരിപ്പിച്ചിട്ടുള്ളതിൽ വിശ്വസിക്കുകയും ചെയ്യുവിൻ. അതിൽ അവിശ്വസിക്കുന്ന ആദ്യത്തേവർ നിങ്ങളായിത്തീരരുത്. എന്റെ "ആയത്ത്' (ദൃഷ്ടാന്തം) കൾക്ക് നിങ്ങൾ തുച്ഛ- (40) ഇസ്റാ-ഈൽ സന്തതികളേ നിങ്ങൾ ഓർക്കുവിൻ എന്റെ അനുഗ്രഹത്തെ ഞാൻ അനുഗ്രഹിച്ച നിങ്ങളുടെ മേൽ നിങ്ങൾ നിറവേറ്റുകയും ചെയ്യുവിൻ എന്റെ കരാറിനെ ِ فو ُ أ ഞാൻ നിറവേറ്റും നിങ്ങളുടെ കരാറിനെ എന്നെ മാത്രം എന്നെ ഭയപ്പെടുവിൻ. (41) വിശ്വസിക്കുകയും ചെയ്വിൻ ഞാൻ അവതരിപ്പിച്ചതിൽ സത്യപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ കൂടെയുള്ളതിനെ നിങ്ങളായിരിക്കുകയും അരുത് َ ل َّ و َ أ ഒന്നാമത്തെ അതിൽ അവിശ്വസിക്കുന്ന നിങ്ങൾ വാങ്ങുകയും ചെയ്യരുത് ِ –ب ِ آي َ ا എന്റെ ആയത്ത് (ദൃഷ്ടാന്തം)-കൾക്ക് (വചനങ്ങൾക്ക്) വില ق َ ل ِ يلا തുച്ഛമായ എന്നെമാത്രം നിങ്ങൾ എന്നെ സൂക്ഷിക്കുവീൻ മായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിൻ. പ്രവാചകവര്യനായ ഇബ്റാഹീം നബി(അ)-യുടെ പുത്രനായ ഇസ് ഹാക്വ് നബി- (അ)യുടെ മകൻ നബി-(അ)യുടെ മറ്റൊരുപേരാണ് ഇസ് റാ-ഈൽ. ഹിബ്രുഭാഷയിലുള്ള ആ പേരിന്റെ അർത്ഥം അല്ലാഹുവിന്റെ അടിയാൻ എന്നാണെ പറയപ്പെടുന്നു. അദ്ദേഹത്തിന് യൂസുഫ് നബി(അ) അടക്കം പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവരുടെ സന്താന പരമ്പര കാലക്രമത്തിൽ പന്ത്രണ്ട് ഗോത്രങ്ങളായിത്തീർന്നു. എല്ലാം (അ)ന്റെ സന്തതികളാകകൊണ്ട് എല്ലാവർക്കും സന്തതികൾ-- ഈസ്റാ-ഈല്യർ- ( بنو اسرائيل، اسرائيل ) എന്ന് പറയപ്പെടുന്നു. ക്വുർ-ആൻ അവതരിക്കുന്ന കാലമാകുമ്പോഴേക്ക് ഏകദേശം നാലാ -യിരം കൊല്ലത്തെ ചരിത്രം അവർ പിന്നിട്ടു കഴിഞ്ഞിരുന്നു. ഇസ്റാ-ഈല്യർ പൊതു വെ യഹൂദികളാണെങ്കിലും, "യഹൂദികളേ' എന്നോ മറ്റോ സംബോധന ചെയ്യാതെ "ഇസ് റാ-ഈൽ സന്തതികളേ' എന്ന് അല്ലാഹു വിളിച്ചതിൽ അവർക്ക് വാസ്തവത്തിൽ ആവേശത്തിനും അഭിമാനത്തിനും വകയുണ്ട്. സർവ്വാദരണീയനും, ഒരു പ്രവാച ക വര്യനുമായ ആ പിതാവിന്റെ സന്തതികളായ നിങ്ങൾ അദ്ദേഹം സ്വീകരിച്ചു വന്നിരുന്ന ആ നേർ മാർഗം സ്വീകരിക്കേണ്ടവരാണല്ലോ എന്ന് വ്യംഗ്യമായ ഒരു സൂചനയും അതിലുണ്ട്. اذكرو نعمتى الخ (ഞാൻ നിങ്ങൾക്ക് ചെയ്തുതന്ന എന്റെ അനുഗ്രഹം നിങ്ങൾ ഓർക്കുവീൻ) എന്നുള്ള വാക്യം താഴെ ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവർത്തിച്ചിരിക്കുന്നത് കാണാം. ഇതരസമുദായങ്ങൾക്കൊന്നും ലഭിച്ചി -ട്ടില്ലാത്ത എത്രയോ വമ്പിച്ച അനുഗ്രഹങ്ങൾ നിങ്ങൾക്ക് ഞാൻ നിങ്ങൾക്കറിയാം. അവയെ നിങ്ങൾ ഓർമിക്കുന്ന പക്ഷം, നിങ്ങളൊരിക്കലും നന്ദികെട്ടവരും ദുർമാർഗികളുമായിരിക്കുവാൻ പാടില്ലാത്തതാണ്. അതുകൊണ്ട് നിങ്ങൾ ആ അനുഗ്രഹങ്ങളെ ഒന്ന് ഓർത്തു- പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളും, അവർ ഫലസ്തീനിൽ കുടിയേറിപ്പാർത്തിരുന്ന സ്ഥലങ്ങളും 2-ാം നമ്പർ പടത്തിൽ കാണാം. താൽപര്യം. ഫിർ-ഔന്റെ-അടിമത്വത്തിൽ നിന്നും മർദ്ദനത്തിൽ നിന്നുമുള്ള അത്ഭുതകരമായ മോചനം, അസാധാരണമാം വി ധത്തിൽ ചെങ്കടൽ കടന്നു രക്ഷപ്പെട്ടത്, തീഹ് വനാന്തരത്തിൽ വെച്ച് "മ ന്നായും' "സൽവാ'യും ലഭിച്ചുകൊണ്ടിരുന്നത്, പാറക്കല്ലിൽ നിന്ന് ഓരോ ഗോത്രക്കാർക്കുമായി പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകിയത്, വളരെയധികം പ്രവാചകന്മാരുടെയും രാജാക്കളുടെയും പാരമ്പര്യമുള്ളവരായത് എന്നിങ്ങനെ വളരെയധികം അനുഗ്രഹങ്ങൾ അല്ലാഹു നൽകിയിട്ടുണ്ട്. പലതിനെക്കുറിച്ചും താഴെ വിവരി -ക്കുന്നുമുണ്ട്. ഈ വക അനുഗ്രഹങ്ങളെ സ്മരിക്കുവാനാണ് അല്ലാഹു അവരെ ആഹ്വാനം ചെയ്യു -ന്നത്. മൂസാ നബി(അ) അവരോട് ഇങ്ങിനെ പറയുകയുണ്ടായി: "എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങളിൽ പ്രവാചകൻമാരെ ഏർപ്പെടുത്തുകയും, നിങ്ങളെ രാജാക്കളാക്കുകയും, ലോകരിൽ ഒരുവർക്കും നൽകാത്തത് നിങ്ങൾക്ക് നൽകുകയും ചെയ്തിരിക്കെ, വൻ നിങ്ങൾക്ക് ചെയ്തുതന്ന അവന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവിൻ. اللها ِ اللها المائدة എന്നോടുള്ള കരാർ--- പ്രതിജ്ഞ---നിങ്ങൾ നിറവേറ്റിയാൽ നിങ്ങേ ളാടുള്ള കരാർ ഞാൻ നിറവേറ്റും എന്ന് പറഞ്ഞതിന്റെ താൽപര്യം പലരും പല പ്രകാരത്തിൽ വിവരിച്ചു കാണാമെങ്കിലും ഭൂരിപക്ഷം വ്യാഖ്യാതാക്കൾ സ്വീകരിച്ചുവരുന്ന വ്യാഖ്യാനം ഇങ്ങിനെയാണ്: നിങ്ങളോട് ഞാൻ കൽപിച്ച -തെല്ലാം നിങ്ങൾ അനുഷ്ഠിക്കുകയും, വിരോധിച്ചെതെല്ലാം നിങ്ങൾ ഉപേക്ഷിക്കു -കയും ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അത് നിങ്ങൾ നിറവേറ്റിയാൽ നിങ്ങളോടുള്ള ബാധ്യത ഞാനും നിറവേറ്റും. അതായത് ഞാൻ നിങ്ങളെക്കുറിച്ച് തൃപ്തിപ്പെടുകയും, നിങ്ങൾക്ക് വമ്പിച്ച പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. മറ്റുള്ള അഭിപ്രായങ്ങളെല്ലാം ഭൂരിപക്ഷത്തിന്റെ ഈ വ്യാഖ്യാനത്തിൻ പുറത്തുപോകുന്നില്ലെന്നതാണ് വാസ്തവം . ( عهد എന്ന വാക്കിന്റെ അർത്ഥങ്ങളെപ്പറ്റി 27--ാം വചനത്തിൽ വിവരിച്ചത് ഓർക്കുക.) "നിങ്ങളുടെ കൂടെയുള്ളത്' എന്ന് പറഞ്ഞത് അവരുടെ വേദഗ്രന്ഥത്തെ ഉദ്ദേശിച്ചും, "അതിനെ സത്യമാക്കിക്കൊണ്ട് ഞാൻ അവതരിപ്പിച്ചത്' എന്ന് പറഞ്ഞത് ഉദ്ദേശിച്ചുമാകുന്നു. തൗറാത്ത്, ഇൻജീൽ മുതലായ എല്ലാ മുൻവേദഗ്രന്ഥങ്ങളെയും ശരിവെക്കുന്നതാണല്ലോ ക്വുർ-ആൻ (2:97; 3:3; 5:48 മുതലായവ നോക്കുക). തത്വങ്ങളിലും, മൗലിക വിഷയങ്ങളിലും അവ പരസ്പരം യോജിക്കുന്നതും, ഒന്നൊന്നിന്റെ സത്യതസ്ഥാപിക്കുന്നതുമാണെന്ന് സാരം. എന്നിരിക്കെ, കൈവശമുള്ള തൗറാത്ത് സാക്ഷാൽ തൗറാത്ത് - പ്രബോധനം ചെയ്യുന്ന അതേ സിദ്ധാന്തങ്ങൾ പ്രബോധനം ചെയ്യുന്ന ക്വുർ-ആനെ സ്വീകരിക്കുവാൻ തൗറാത്തിന്റെ അനുയായികളെന്നു അവകാശപ്പെടുന്ന അവർ മറ്റെല്ലാവരെക്കാളും ആദ്യം മുന്നോട്ട് വരേണ്ടവരാണല്ലോ.. യഹൂദികളെ സംബന്ധിച്ചിടത്തോളം സംഭ -വിച്ചത് നേരെ മറിച്ചാണുതാനും, നബി മദീനായിൽ അവരുടെ അടുക്കൽ ചെന്ന ആദ്യ മാത്രയിൽ തന്നെ അവരതിൽ അവിശ്വസിക്കുകയും നിഷേധിക്കുകയുമാണ് ചെയ്തത്. അത് സൂചിപ്പിച്ചാണ് "അതിൽ അവിശ്വസിക്കുന്ന ആദ്യത്തെ കൂട്ടർ നിങ്ങളാവരുത്' പറഞ്ഞത്. "ആയത്തുകൾ ) الآي َ ات ( ' എന്നാൽ, "ദൃഷ്ടാന്തങ്ങൾ, തെളിവുകൾ, ലക്ഷ്യങ്ങൾ, അടയാളങ്ങൾ എന്നൊക്കെയാണ് വാക്കർത്ഥം. ഏകവചനം "ആയത്ത് ) آي َ ة ( എന്നാകുന്നു. ക്വുർ-ആനിൽ മിക്കവാറും നാലുതരം കാര്യങ്ങൾക്കാണ് ഇൗ വാക്ക് ഉപയോപ്രകൃതിപരവുമായ ദൃഷ്ടാന്തങ്ങൾ الآي َ ات ال ْ ( മഴ, കാറ്റ്, സൂര്യൻ, ചന്ദ്രൻ ആദിയായവ ഇതിൽ ഉൾപ്പെട്ടതാണ്. 2) നബിമാർ മുഖേന വെളിപ്പെടാറുള് ള അസാധാരണ സംഭവങ്ങളും അമാനുഷിക സംഭവങ്ങളും ) المعجزات ( . 3) ക്വുർ-ആൻ വചനങ്ങൾ അടക്കമുള്ള വേദവാക്യങ്ങൾ. 4) ചരിത്ര സംഭവങ്ങൾ. ഇവയെല്ലാം തന്നെ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ സത്യം മനസ്സിലാക്കുവാനുള്ള അടയാളങ്ങളും തെളിവുകളുമാണല്ലോ. "എന്റെ ആയത്തുകൾക്ക് നിങ്ങൾ കുറഞ്ഞ വില വാങ്ങരുത് എന്ന വാക്യം കുറേ വിപുലമായ ആശയം ഉൾക്കൊള്ളുന്നതാകുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകളും, ആജ്ഞാനിർദ്ദേ -ശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും അവഗണിച്ചുകൊണ്ട് അവക്ക് പകരം ഐഹികമായ കാര്യലാ -ഭങ്ങളൊന്നും സ്വീകരിക്കരുതെന്നാണിതിന്റെ രത്നച്ചുരുക്കം. മത കാര്യങ്ങളിലും നീതിന്യായങ്ങളിലും കൈക്കൂലിയും മാമൂലും വാങ്ങുക, നേതൃത്വമോഹം, സ്ഥാന നഷ് ടഭയം, സ്വാർത്ഥതാൽപര്യം എന്നിങ്ങനെയുള്ള കാരണങ്ങളാൽ മതശാസനകൾ ലംഘിക്കുകയോ സത്യം മൂടിവെക്കുകയോ ചെയ്യുക, മത നിയമങ്ങൾ മറച്ചുവെച്ച് അതിൽനിന്ന് മുതലെടുക്കുക മുതലായ കാര്യങ്ങളെല്ലാം ഇതിൽപെടുന്നു. അല്ലാഹുവിന്റെ "ആയത്തുകളെ അപേക്ഷിച്ച് അവയെല്ലാം വില കുറഞ്ഞതും നിസ്സാരവുമാണല്ലോ. ساءšلا : ) (നീ പറയുക: ഇഹലോക വിഭവം തുച്ഛമായതാകുന്നു.) ഇസ്റാ-ഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് ഇതുപറയുവാൻ കാരണം. മുകളിൽ പറഞ്ഞതുപോലുള്ള ദുഃസ്സമ്പ്രദായങ്ങൾ അവരിൽ സർവ്വത്രയായിരുന്ന -തുകൊണ്ടും, അവർ സത്യവിശ്വാസം സ്വീകരിക്കാതിരുന്നത് അത്തരം ഐഹിക സ്വാർത്ഥങ്ങൾ നിമിത്തമായതുകൊണ്ടുമാകുന്നു. ഈ വാക്യം അവരെ അഭിമുഖീകരിച്ചാ -ണെന്നും മുസ്ലിംകൾക്ക് ബാധകമല്ലെന്നും കരുതേണ്ടതില്ല. നബി പറഞ്ഞതായി അബൂഹുറയ്റ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: "അല്ലാഹുവിന്റെ പ്രീതി ടണ്ടതായ ഒരു അറിവ് ഒരാൾ പഠിച്ചു; ഇഹത്തിൽനിന്നുള്ള വല്ല വിഭവവും അതുമുഖേന നേടുവാനല്ലാതെ അവനത് പഠിച്ചിരുന്നില്ല; എന്നാൽ ക്വിയാമത്തു നാളിൽ ന്റ വാസന അവൻ വാസനിക്കുകയില്ലതന്നെ.'' (ദാ). ഈ ഹദീഥ് ഉദ്ധരിച്ചുകൊണ്ട് ഇബ്നു കഥീർ (റ) പ്രസ്താവിച്ച ചില സംഗതികൾ അറിയുന്നത് സന്ദർഭോചിതമായിരിക്കും. അറിവ് (മതപര -മായ അറിവ്) പഠിപ്പിച്ചുകൊടുക്കുവാൻ വേറെ ആളില്ലാതെ ഒരാൾ നിയമിക്കപ്പെട്ടുകഴിഞ്ഞാ ൽ, അത് പഠിപ്പിച്ചുകൊടുക്കുന്നതിന് അവൻ പ്രതിഫലം വാങ്ങുവാൻ പാടില്ല. "ബൈത്തുൽ മാ ലിൽ' (പൊതു ഭണ്ഡാരത്തിൽ) നിന്ന് അവന്റെയും ഭാര്യാമക്കൾ മുതലായവരു ടെയും അത്യാവശ്യങ്ങൾക്കുള്ള വക അവന് സ്വീകരിക്കാം. ബൈത്തുൽ മാലിൽനിന്ന് അത് ലഭി -ക്കാതിരിക്കുകയും, അദ്ധ്യാപനവൃത്തി നിമിത്തം വേറെ ജോലിക്ക് സാധിക്കാ തെ വരുകയും ചെയ്താൽ പ്രതിഫലം വാങ്ങുന്നതിന് വിരോധമില്ല.
2:42–43

وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱرۡكَعُواْ مَعَ ٱلرَّـٰكِعِينَ

(42) നിങ്ങൾ യഥാർത്ഥത്തെ അയഥാർത്ഥവുമായി (കൂട്ടി)-ക്കലർത്തുകയും, യഥാർത്ഥത്തെ മറച്ചുവെക്കുകയും ചെയ്യരുത്; നിങ്ങളാകട്ടെ, (യഥാർത്ഥം) അറിയുന്നുതാനും! (43) നിങ്ങൾ നമസ്കാരം നിലനിർത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിൻ. കുമ്പിടുന്ന (നമസ്കരിക്കുന്ന) വരോടുകൂടി കുമ്പിടുക (നമസ്കരിക്കുക) യും ചെയ്യുവിൻ. അനുഗ്രഹങ്ങളെ ഓർമിക്കലും കരാറു നിറവേറ്റലും ടയും കടമയാണല്ലോ. അതിൽ പണ്ഡിതന്മാരും അല്ലാത്തവരുമെന്ന വ്യത്യാസമില്ല. ആയത്തുകൾക്ക് തുച്ഛം വിലവാങ്ങുന്ന വിഷയം പ്രധാനമായും പണ്ഡിതന്മാരെ ബാധി -ക്കുന്നതായിരിക്കും. ആ സ്ഥിതിക്ക്ബൈദ്വാവീ (റ) ചൂണ്ടിക്കാട്ടിയതുപോലെ-ആ -ദ്യത്തെ വചനത്തിന്റെ അവസാനത്തിൽ "നിങ്ങൾ എന്നെ ഭയപ്പെടുവിൻ എന്നും, രണ്ടാമത്തേതിന്റെ അവസാനത്തിൽ "നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ എന്നും വ്യത്യാസപ്പെടുത്തിപ്പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. (42) നിങ്ങൾ കൂട്ടിക്കലർത്തുകയും ചെയ്യരുത് യഥാർത്ഥം, ന്യായം അയഥാർത്ഥ(അന്യായ)വുമായി നിങ്ങൾ മറച്ചു(-മൂടി---ഒളിച്ചു) വെക്കുകയും (അരുത്) യഥാർത്ഥത്തെ, ന്യായം നിങ്ങളാകട്ടെ അറിയുന്നു. (43) നിങ്ങൾ നിലനിർത്തുകയും ചെയ്യുവിൻ الص َّ لاة َ നമസ്കാരം و َ آت ُ وا നിങ്ങൾ കൊടുക്കുകയും ചെയ്യുവിൻ الز َّ ك َ اة َ സക്കാത്ത് നിങ്ങൾ കുമ്പിടുകയും (നമസ്കരിക്കുകയും) ചെയ്യുവിൻ الر കുമ്പിടുന്നവരോടുകൂടി. മറ്റുള്ളവരെ വഴിപിഴപ്പിക്കുന്ന ആളുകൾ അതിനു ഉപയോഗിക്കുന്ന രണ്ടു മാർഗങ്ങളാണ് യഥാർത്ഥവും അയഥാർത്ഥവും--- സത്യവും അസത്യവുംതമ്മി ൽ കൂട്ടിക്കലർത്തി രണ്ടും തിരിച്ചറിയാതാക്കലും, യഥാർത്ഥം മൂടിവെക്കലും, ആദ്യത്തേത് അൽപമൊക്കെ വിവരമുള്ളവരോടും, രണ്ടാമത്തേത് വിവരമില്ലാത്ത പാമരൻമാരോടുമായിരിക്കും അധികം ഉപയോഗിക്കുക. വേദക്കാരെ സംബന്ധിച്ചിടത്തോളം വർക്ക് വേദഗ്രന്ഥവുമായി ബന്ധമുള്ളതുകൊണ്ട് അവരെ വഴി പിഴപ്പിക്കുവാൻ ഒന്നാമത്തെ മാർഗവും, അറബികളെ സംബന്ധിച്ചിടത്തോളം അവർക്ക് വേദഗ്രന്ഥവുമായി പരിചയമില്ലാത്തതുകൊണ്ട് അവരെ വഴിപിഴപ്പിക്കുവാൻ രണ്ടാമത്തെ മാർഗവും യഹൂദികൾ---അവരിലുള്ള പണ്ഡിതന്മാർ വിശേഷിച്ചും---ഉപയോഗപ്പെടുത്തിയിരുന്നു. സത്യവിശ്വാസം സ്വീകരിപിന്തിരിപ്പിക്കുവാൻ അവർ വിനിയോഗിക്കാറുള്ള ഈ രണ്ട് മാർഗങ്ങളും സത്യം ഇന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നടത്തപ്പെ -ടുന്ന വഞ്ചനകളായിരുന്നു. അതുകൊണ്ടാണ് അറിഞ്ഞുകൊണ്ടു തന്നെ അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞത്. സത്യം തിരിച്ചറിയാത്തതുകൊണ്ടായിരുന്നു അതെ -ങ്കിൽ അതിനൊരു നാമമാത്രമായ ന്യായീകരണമെങ്കിലും ഉണ്ടായിരുന്നു. കൽപിച്ചുകൂട്ടി സത്യം ഒളിപ്പിച്ചുവെക്കുകയായതുകൊണ്ട് കുറ്റം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. നബി തിരുമേനി -യുടെ ആഗമനത്തെയും, സ്വഭാവവിശേഷങ്ങളെയും സംബന്ധിച്ചു തൗറാത്തിൽ പലതും വസ്തുത യഹൂദികൾക്ക് നിഷേധിക്കുവാൻ സാധ്യമല്ലാത്തവിധം പരക്കെ അറിയപ്പെട്ടിരുന്നു. അവരാകട്ടെ, ഒരു പ്രവാചകന്റെ വരവ് അക്ഷമയോടെ കാത്തുകൊണ്ടിരിക്കുകയുമായിരു -ന്നു. പക്ഷേ, തങ്ങളെക്കാൾ താണ ജനതയായി അവർ ഗണിച്ചുപോന്നിരുന്ന അറബികളിൽ നിന്നാണ് ആ പ്രവാചകനുണ്ടായതെന്ന കാരണത്താൽ, അസൂയയും ശത്രുതയും പുലർത്തുകയാണവർ ചെയ്തത്. മുമ്പ് തങ്ങൾതന്നെ പ്രചരിപ്പിച്ചു വന്നിരുന്ന ആ സത്യങ്ങെ ള വളച്ചൊടിച്ചു വ്യാഖ്യാനിക്കുവാനും, അവയിൽ മായം ചേർക്കുവാനും, തുറന്നുപറയാതെ മൂടിവെക്കുവാനുമൊക്കെ അതോടെ അവർ പ്രേരിതരായി. ഇതിനെ -പ്പറ്റിയാണ് പ്രധാനമായും ആദ്യത്തെ വചനത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. നമസ്കാരവും സക്കാത്തും യഹൂദികളിലും നിയമിക്കപ്പെട്ടിരുന്നു. അനുഷ്ഠാന സമ്പ്രദായങ്ങളിൽ കുറേയൊക്കെ വ്യത്യാസമുണ്ടായിരിക്കുമെ -ന്ന് മാത്രം. എന്നാൽ, രണ്ടു വിഷയത്തിലും---ഇന്നത്തെ മുസ്ലിം സമുദായത്തെപോലെത്തന്നെ---അവരുടെ നിലപാടും വളരെ ശോചനീയമായിരുന്നു. നമസ്ക്കാരകർമങ്ങൾ വേണ്ടതുപോലെയോ, ഒട്ടും തന്നെയോ നിറവേറ്റപ്പെടാതായിക്കഴിഞ്ഞിരുന്നു. നിറ -വേറ്റുന്നവരിൽ തന്നെ അതൊരു ചടങ്ങുമാത്രമായി മാറുകയും ചെയ്തിരുന്നു. സക്കാ -ത്തിന്റെകാര്യം പറയേണ്ടതുമില്ല. ധനം ചിലവഴിക്കുന്നതിൽ യഹൂദികളോളം കടുത്ത പിശുക്കിന്റെ പാരമ്പര്യം പുലർത്തിവന്ന ഒരു സമുദായം വേറെയില്ല. പിശുക്കുമാത്രമല്ല, ധനത്തിന്റെ ആർത്തിയും അവരുടെ സഹജഗുണങ്ങളായിക്കഴിഞ്ഞിരുന്നു. ഇങ്ങിനെയു ള്ള വസ്തുതകളെ മുൻനിറുത്തികൊണ്ടാണ് അവരോട് നമസ്കാരം നിലനിറുത്തുവാനും സക്കാത്തുകൊടുക്കുവാനും കൽപിക്കുന്നത്. നിങ്ങളുടെ വേദഗ്രന്ഥം മുഖേന നിങ്ങൾ നിറവേറ്റുവാൻ ബാധ്യസ്ഥരായ ആ കാര്യങ്ങളൊക്കെത്തന്നെയാണ് മുഹമ്മദ് നബി യും ഉപദേശിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെയും, അദ്ദേഹത്തിൽ ടയും കൂടെച്ചേർന്നു നിങ്ങളും നമസ്കാരകർമം അനുഷ്ഠിച്ചു പോരുവിൻ. എന്നത്രെ രണ്ടാമത്തെ വചനത്തിന്റെ താൽപര്യം. ر ُ ك ُ وع (റുകൂ-ഉ്) എന്നാൽ "കുമ്പിടുക' കുനിയുക, തലതാഴ്ത്തുക' എന്നൊക്കെയാണ് വാക്കർത്ഥം. നമസ്കാരത്തിലെ പ്രധാന ഘടകമാണല്ലോ റുകൂ-ഉം, സുജൂദും, നിറുത്തവും ( الر الس ُّ ج ُ ود وال നിലക്ക് നമസ്കാരത്തെ ഉദ്ദേശിച്ചു ഈൗ മൂന്നു വാക്കുകളും ക്വുർ-ആനിലും മറ്റും ഉപയോഗിക്കപ്പെട്ടുവരുന്നു.
2:44

۞أَتَأۡمُرُونَ ٱلنَّاسَ بِٱلۡبِرِّ وَتَنسَوۡنَ أَنفُسَكُمۡ وَأَنتُمۡ تَتۡلُونَ ٱلۡكِتَٰبَۚ أَفَلَا تَعۡقِلُونَ

(44) നിങ്ങൾ മനുഷ്യരോട് പുണ്യകാര്യം (ചെയ്വാൻ) കല്പിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങൾ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോൾ നിങ്ങൾ ബുദ്ധികൊടു(ത്തു ചിന്തി)-ക്കുന്നില്ലേ? (44) നിങ്ങൾ കൽപിക്കുകയാണോ الن َّ اس َ മനുഷ്യരോട് പുണ്യ കാര്യത്തിനു നിങ്ങൾ വിസ്മരിക്കുകയും നിങ്ങളുടെ സ്വദേഹങ്ങളെ നിങ്ങളാകട്ടെ നിങ്ങൾ പാരായണം ചെയ്യുന്നു വേദഗ്രന്ഥം أ َ ف َ لا അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ മറ്റുള്ളവരെ സൽകാര്യങ്ങൾ ചെയ്വാൻ ഉപദേശിക്കുന്നതിലല്ല ആക്ഷേപം. അത് നല്ല കാര്യം തന്നെ. ഉപദേശം നൽകുന്ന വിഷയത്തിൽ മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ് ഉപദേഷ്ടാക്കൾ, മറ്റുള്ളവരോട് ചെയ്വാൻ ഉപദേശിക്കുന്ന കാര്യം സ്വയം അനുഷ്ഠിക്കാതിരിക്കുകയും, അതോടൊപ്പം വേദഗ്രന്ഥത്തിന്റെ പ്രബോധകരുടെ അനുയായികളുമായി അഭിനയിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് ആക്ഷേപം. ഇത് ബുദ്ധിഹീനമായ ഒരേർപ്പാടാണെന്നും, ബുദ്ധിയുള്ളവർക്ക് യോജിച്ചത -ല്ലെന്നും ഈ വചനം സൂചിപ്പിക്കുന്നു. യഹൂദീ പണ്ഡിതന്മാരെ ഉദ്ദേശിച്ചുകൊണ്ടു -ള്ളതാണ് ഈ ആക്ഷേപമെങ്കിലും, ഇതുൾക്കൊള്ളുന്ന തത്വം എല്ലാ മതോപദേഷ്ടാക്കൾക്കും ബാധകമായതുതന്നെ. വേദക്കാരെക്കുറിച്ച് ആക്ഷേപരൂപത്തിൽ പ്രസ്താവിക്കപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും സത്യ വിശ്വാസികൾ പ്രത്യേകം ഒഴിവായിരിക്കേണ്ടതാണല്ലോ. അല്ലാഹു പറയുന്നു:- الصف (ഹേ, വിശ്വസിച്ചവരേ, എന്തിനാണ് നിങ്ങൾ പ്രവർത്തിക്കാത്തത് നിങ്ങൾ പറയുന്നത്?! നിങ്ങൾ്ര പവർത്തിക്കാത്തത് നിങ്ങൾ പറയുന്നത് അല്ലാഹുവിന്റെ അടുക്കൽ വളരെ വലിയേ ക്രാധകരമായ കാര്യമാണ്. (സ്വഫ്ഫ്: 2, 3) രാത്രി -യിൽ നബി തിരുമേനി, ചില ആളുകളുടെ നാവും അധരങ്ങളും അഗ്നികൊണ്ടുള്ള കത്രികകളാൽ കത്രിക്കപ്പെടുന്നത് കണ്ടുവെന്നും അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ജിബ്രീൽ (അ) ഇപ്രകാരം പറഞ്ഞുവെന്നും അഹ്മദ് (റ) മുതലായവർ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളിൽ വന്നിരിക്കുന്നു: "താങ്കകളുടെ സമുദായത്തിൽ ജനങ്ങളോട് സൽകാര്യം ഉപ -ദേശിക്കുകയും, സ്വന്തം ദേഹങ്ങളെ മറന്നുകളയുകയും ചെയ്യുന്ന പ്രാസംഗികന്മാരാണ് ഇവർ', ഈ വിഷയകമായി വേറെയും പല ഹദീഥുകൾ കാണാവുന്നതാണ്.
2:45–46

وَٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلۡخَٰشِعِينَ

ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ رَبِّهِمۡ وَأَنَّهُمۡ إِلَيۡهِ رَٰجِعُونَ

(45) ക്ഷമയും, നമസ്കാരവും വഴി നിങ്ങൾ സഹായം തേടിക്കൊള്ളുവിൻ. നിശ്ചയമായും ഇത് വലിയ (ഭാരിച്ച)-കാര്യം തന്നെയാകുന്നു, ഭക്തന്മാർക്കൊഴികെ. (46) അതായത്, തങ്ങൾ തങ്ങളുടെ റബ്ബുമായി കണ്ടു മുട്ടുന്നവരാണെന്നും, തങ്ങൾ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാണെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവർ (ഒഴികെ). (45) നിങ്ങൾ സഹായം തേടുവിൻ ب ِ الص َّ بر ْ ِ ക്ഷമകൊണ്ട് و َ الص َّ لاة ِ നമസ്കാരവും നിശ്ചയമായും അത് ഒരു വലിയത് (കാര്യം) തന്നെ إ ِ لا ഒഴികെ ഭക്തന്മാരുടെമേൽ, വിനീതന്മാർക്ക് (46) ّ َ ِ ين َŒي വിചാരിക്കുന്നവർ അവരാണെന്ന് ا م ُ لاق ُ و കണ്ടുമുട്ടുന്നവർ തങ്ങളുടെ റബ്ബിനെ അവരാണെന്നും അവങ്കലേക്ക് മടങ്ങുന്നവർ നബി യിലും ക്വുർ-ആനിലും വിശ്വസിക്കണം, മനുഷ്യരെ വഴിപിഴപ്പിക്കുന്ന സമ്പ്രദായം നിറുത്തൽ ചെയ്യണം, നമസ്കാരവും സകാത്തുംപോലെയുള്ള കാര്യങ്ങൾ നിർവ്വഹിക്കണം. മറ്റുള്ളവരെ ഉപദേശിക്കുന്ന ഉപദേശം സ്വയം പാലിക്കുകയും വേണം; എന്നിങ്ങനെ പലതും ഇസ്റാ-ഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് കഴി ഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു. ചിരകാലമായി അവർ ആചരിച്ചു വരുന്ന പാരമ്പര്യ മാർഗങ്ങൾ വിട്ടേച്ച് അതിൽ നിന്ന് ഭിന്നമായ ഒരു പുതിയ നടപടിക്രമം സ്വീകരിക്കുവാൻ അവർക്ക് പല നിലക്കും വിഷമം തോന്നുക സ്വാഭാവികമാണല്ലോ. ഈ മനഃപ്രയാസത്തിനുള്ള ചികിത്സയായിട്ടാണ് ക്ഷമയും നമസ്കാരവും സ്വീകരിച്ചുകൊള്ളു -വാൻ അവരോട് കൽപിക്കുന്നത്. എല്ലാ തരം മനഃപ്രയാസങ്ങളിലും ഞെരുക്കങ്ങളിലും ക്ഷ മയും സഹനവും കൈക്കൊള്ളുന്നപക്ഷം അത് പ്രതികൂല സാഹചര്യങ്ങളെ എതിർത്ത് നിൽക്കുവാൻ കെൽപുണ്ടാക്കുന്നതും അതോടെ ഇസ്ലാമിക ജീവിതം നയിക്കുവാനു ള്ള മനഃപ്രയാസം നീങ്ങിപ്പോകുന്നതുമാകുന്നു. നമസ്കാരം ശീലിക്കുന്നതും പതി -വാക്കുന്നതുമാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഭയഭക്തിയും വർദ്ധിപ്പിക്കു -കയും ആത്മീയവും മാനസികവുമായശക്തിയും പരിശുദ്ധിയും നേടിക്കൊടുക്കുക യും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിങ്കൽ നിന്നുള്ള സഹായവും ഉതവിയും ലഭിക്കുവാൻ ഇതുകാരണമായിത്തീരും. എന്നൊക്കെയാണ് ക്ഷമയും നമസ്കാരവും വഴി സഹായം തേടു -വാൻ പറഞ്ഞതിന്റെ താൽപര്യം. ഈ മഹത്തായ ഉപദേശവും തന്നെ, ഇസ്റാ-ഈല്യരെ അഭിമുഖീക -രിച്ചുകൊണ്ടുള്ളതാണെങ്കിലും എല്ലാ സത്യ വിശ്വാസികൾക്കും ബാധകമായതുമാകുന്നു. ഇതേ സൂറത്തിലെ 153-ാം വചനത്തിൽ അല്ലാഹു പറയുന്നു َŒلخ ا و َ الص َّ لاة ِ بر ب ِ الص (ഹേ, വിശ്വസിച്ചവരേ, നിങ്ങൾ ക്ഷമയും നമസ്കാരവും വഴി സഹാ യം തേടിക്കൊള്ളുവിൻ, നിശ്ചയമായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു). മറ്റൊരു (-ക്ഷമാലുക്കൾക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെത്തന്നെയായിരിക്കും നിറവേറ്റി കൊടുക്കപ്പെടുക. സുമർ : 10) നമസ്കാരത്തെക്കുറിച്ച് പറയുന്നു: ْ َ ى الص َّ لاة َ إ ِ ن َّ الص َّ لاة العنكبوت നിലനിറുത്തുകയും ചെയ്യുക. നിശ്ചയമായും നമസ്കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധമായതിൽ നിന്നും തടയുന്നതാണ്. (അൻകബൂത്ത് : 45) ഉമർ (റ) പ്രസ്താവിച്ചതായി ഇബ്നുഹാതിം (റ) ഉദ്ധരിച്ചിരിക്കുന്നു : ക്ഷമ രണ്ട് വിധമുണ്ട് : ആപത്തുകളിലുള്ള ക്ഷമ, ഇത് നല്ലതു തന്നെ. അതിനെക്കാൾ നല്ലതാണ് നിരോധിക്കപ്പെട്ട കാര്യങ്ങളെ വിട്ടൊഴിക്കുവാനുള്ള ക്ഷമ. നബി തിരുമേനി വല്ല അസ്വാസ്ഥ്യവും നേരിടുമ്പോൾ, അവിടുന്നു വേഗം ലക്ക് തിരിയുക പതിവായിരുന്നുവെന്ന് അഹ്മദ്, അബൂദാവൂദ് (റ) മുതലായവ ർ ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുള്ളത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു. (-നിശ്ചയമായും അത് ഒരു വലിയ-- ഭാരിച്ച---കാര്യം തന്നെയാണ്) എന്ന വാക്യത്തിലെ "അത് ( ه َ ا എന്ന സർവ്വനാമംകൊണ്ടുദ്ദേശ്യം അതിന്റെ നേരെമുമ്പ് പറഞ്ഞ നമസ്കാരം ( الص َّ لاة ِ )-ആണെന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും പറയുന്നത്. വാക്കുകളുടെ ബാഹ്യാവസ്ഥ പരിഗണിക്കുമ്പോൾ അതിനാണ് കൂടുതൽ ന്യായമുള്ളതും. മറ്റുള്ളവർ അഭിപ്രായപ്പെടുന്നത് ക്ഷമയും നമസ്കാര വും മുഖേനയുള്ള സഹായം തേടൽ ( الاستعانة ) ആണതുകൊണ്ടുദ്ദേശ്യം എന്നാകുന്നു. രണ്ടായാലും വാക്യത്തിന്റെ താൽപര്യം വ്യക്തംതന്നെ. അല്ലാഹുവുമായി കണ്ടുമുട്ടുകയും, അവനിലേക്ക് മടങ്ങുകയും ചെയ്യേണ്ടിവരുമെന്നുള്ള ബോധവും വിചാരവുമുള്ളവരാണ് ഭക്തൻമാർ( )-എന്ന് അല്ലാഹു തന്നെ പ്രസ്താവിച്ചിരിക്കെ, എനി ആ വാക്കിനൊരു വിശദീകര ണം ആവശ്യമില്ല. ഈ ബോധമുള്ളവരാകട്ടെ, ഏക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലങ്ങളുമായിരിക്കുമല്ലോ. അതിനായി കഷ്ടനഷ്ടങ്ങൾ സഹിക്കുവാനും, ത്യാഗം വരിക്കുവാനും അവർ തയ്യാറായിരിക്കുകയും ചെയ്യും ومن الله التوفيق . വിഭാഗം - 6
2:47–48

يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ

وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا شَفَٰعَةٞ وَلَا يُؤۡخَذُ مِنۡهَا عَدۡلٞ وَلَا هُمۡ يُنصَرُونَ

(47) സന്തതികളേ, ഞാൻ നിങ്ങൾക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങൾ ഓർക്കുവിൻ ; ഞാൻ നിങ്ങളെ (മറ്റുള്ള)-ലോകരെക്കാൾ ശ്രേഷ്ഠരാക്കിയതും (ഓർക്കുവിൻ) (48) ഒരു (മഹാ) ദിവസത്തെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാൾക്കും) ഒട്ടും ഉപകരിക്കുന്നതല്ല ; ഒരു ശുപാർശയും സ്വീകരിക്കപ്പെടുകയില്ല; അതിൽ (ഒരാളിൽ) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവർ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം) (47) സന്തതികളേ -നിങ്ങൾ ഓർക്കുവിൻ എന്റെ അനുഗ്രഹം -ഞാൻ അനുഗ്രഹം ചെയ്തതായ -നിങ്ങൾക്ക് -ഞാൻ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നുവെന്നും -ലോകരെക്കാൾ (48) നിങ്ങൾ സൂക്ഷിക്കുക (കാക്കുക)യും ചെയ്വിൻ ഒരു ദിവസത്തെ -പ്രതിഫലം നൽകുകയില്ല, ഉപകരിക്കുകയില്ല ن َ ف ْ س ٌ -ഒരു ദേഹവും, ആത്മാവും ഒരു ദേഹത്തിനും ആത്മാവിനും -യാതൊന്നും -സ്വീകരിക്കപ്പെടുകയുമില്ല ْ َ ا م ِ അതിൽ നിന്ന് -ഒരു ശുപാർശ -മേടിക്ക(-സ്വീകരിക്ക)-പ്പെടുകയുമില്ല ْ َ ا م ِ -അതിൽ നിന്ന് ع َ د ْ ل ٌ കിടയൊത്തത് (പ്രായശ്ചിത്തം,-തെണ്ടം) ُ ْ و َ لا -അവർ ഇല്ലതാനും -അവർ സഹായിക്കപ്പെടും അല്ലാഹു നൽകിവന്ന അനുഗ്രഹങ്ങളെ വീണ്ടും ഒന്നുകൂടി ഓർമിപ്പിച്ചുകൊണ്ടും, അവർക്ക് ഇതര സമുദായങ്ങളെക്കാൾ നൽകിയ ശ്രേ ഷ്ഠതകളെ അനുസ്മരിപ്പിച്ചുകൊണ്ടും അവരെ സത്യവിശ്വാസത്തിലേക്കും സൻമാ ർഗത്തിലേക്കും ക്ഷണിക്കുകയാണ് അല്ലാഹു. മറ്റുള്ള ജനങ്ങളെക്കാളെല്ലാം അതിനുമുമ്പോട്ടുവരേണ്ടത് നിങ്ങളാണെന്നുകൂടി ഇത്മൂലം അവരെ ഉണർത്തുന്നു. ഒരു മതത്തിന്റെ അനുയായികളെന്നനിലക്ക് ഒരു സമുദായമായിത്തീർന്നപ്പോൾ, അക്കാ -ലത്തുള്ള ഇതര സമുദായങ്ങളെക്കാൾ പല നിലക്കുള്ള ശ്രേഷ്ഠതയും അവർക്കുണ്ടായിരുന്നു. എത്രയോ നബിമാർ അവരിൽനിന്നുണ്ടായി. വളരെയധികം രാജാക്കളും അവരി ൽ ഉണ്ടായി. അങ്ങനെ, മതനേതൃത്വവും ഭരണനേതൃത്വവും അവർക്ക് കൈവന്നു. മുൻേ വദഗ്രന്ഥങ്ങളിൽവച്ച് ഏറ്റവും ഉന്നതസ്ഥാനം അർഹിക്കുന്ന വേദഗ്രന്ഥവും നിയമസംഹിതയുമായ തൗറാത്തിന്റെ അനുയായികളാകുവാനുള്ള ഭാഗ്യം അവർക്കാണ് സിദ്ധിച്ചത്. താഴെ വചനങ്ങളിൽ കാണാവുന്നതുപോലെയുള്ള നിരവധി ദൃഷ്ടാന്തങ്ങളും അനു -ഗ്രഹങ്ങളും അവർ കണ്ടനുഭവിച്ചു. ചുരുക്കിപ്പറഞ്ഞാൽ, മതരംഗത്തും ലൗകികരംഗത്തുമുള്ള നേതൃത്വവും പ്രതാപവും ലോകരെക്കാൾ നിങ്ങളെ ശ്രേഷ്ഠരാക്കി എന്നു പറഞ്ഞതുകൊണ്ട് എക്കാലത്തുമുള്ള എല്ലാ സമുദായങ്ങളെക്കാളും അവരെ ശ്രേഷ്ഠരാക്കിയെന്നോ, നബി തിരുമേനിശ്രേഷ്ഠരാക്കിയെന്നോ അർത്ഥമില്ല. നബി യുടെ സമുദായത്തെപ്പറ്റി (-മനുഷ്യർക്കുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉത്തമ സമുദായം നിങ്ങളാകുന്നു (3:110) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അതിനുള്ള കാരണങ്ങളും അല്ലാഹു അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർക്ക് നൽകപ്പെട്ട അനുഗ്രഹങ്ങളെയും, ശ്രേഷ്ഠതകളെയും ർമിപ്പിച്ചശേഷം, ആ നല്ല പാരമ്പര്യങ്ങളെല്ലാം അവരിപ്പോൾ കളഞ്ഞുകുളിച്ചി അങ്ങനെ അവർ അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും അതുകൊണ്ട് ക്വിയാമത്തുനാളിൽ അനുഭവിക്കുവാൻ പോകുന്ന ഭവിഷ്യത്തു -കളെ സൂക്ഷിച്ചുകൊള്ളണമെന്നും അവരെ താക്കീത് ചെയ്യുന്നു. ക്വിയാമത്തുനാളിനെപ്പറ്റി നാലുകാര്യങ്ങൾ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു. (1) അന്ന് ഒരാളും ഒരാൾക്കും ഉപകരിക്കുകയില്ല. (2) അന്ന് യാതൊരു ശുപാർശയും സ്വീകാര്യമല്ല. (3) അന്ന് ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അഥവാ, ശിക്ഷയിൽ നിന്ന് ഒഴിവായിക്കിട്ടത്തക്കവണ്ണം അതിനു പകരം വല്ലതും നൽകി രക്ഷപ്പെടുവാൻ സാധ്യമല്ല. (4) എന്നുവേണ്ടാ, ഒരു പ്രകാരത്തിലുള്ള സഹായവും അന്ന് അവർക്ക് ലഭിക്കുവാനില്ല. അതെ, ഒരോരുവനും അവനവൻ സമ്പാദിച്ചുവെച്ചതിന്റെ ഫലം മാത്രം അനുഭവിക്കും, ഒരാളുടെ കുറ്റം മറ്റൊരാൾ പേറുകയില്ല (6:164, 3 5:18, 39:7) ഓരോരുത്തർക്കും അവരവരുടെ കാര്യം തന്നെ ധാരാളമുണ്ടായിരിക്കും (80:37) , മാതാപിതാക്കൾ മക്കൾക്കോ, മക്കൾ മാതാപിതാക്കൾക്കോ ഉപകരിക്കുകയില്ല (31:33). ശുപാ ർശക്കാരുടെ ശുപാർശകളൊന്നും അവിടെ ഫലപ്പെടുകയില്ല (74:48). അല്ലാഹുവിന്റെ അനു -വാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ നടത്തുവാൻ തക്കവൻ ആരാണുള്ളത് (2:255) അവിശ്വാസികളായ ആളുകൾക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അ്ര തയും കൂടി ഉണ്ടായിരിക്കുകയും, അത് തെണ്ടം നൽകി ശിക്ഷയിൽ നിന്ന് ഒഴിവാകുവാ ൻ ശ്രമിക്കുകയും ചെയ്താലും അത് സ്വീകരിക്കപ്പെടുകയില്ല (5:39) വല്ലതും പക രം നൽകിയോ, സ്നേഹബന്ധത്തിന്റെ പേരിലോ രക്ഷപ്പെടാമോ ? അതുമില്ല (14:31). എന്നാ ൽ, അന്യോന്യം സഹായിക്കാമോ ? അതും ഇല്ല. എല്ലാവരും കൽപനക്ക് വിധേയരായിക്കും (37:25, 26). ഞങ്ങൾ പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും ആൾക്കാരാണ്, സ്വർഗം ഞങ്ങളുടെ കുത്തകയാണ്, കവിഞ്ഞാൽ അൽപദിവസം മാത്രമെ ഞങ്ങൾ നര -കത്തിൽ കിടക്കേണ്ടി വരികയുള്ളൂ, ഞങ്ങൾ അല്ലാഹുവിന്റെ മക്കളും ഇഷ്ടക്കാരുമാണ് എന്നൊക്കെയായിരുന്നു അവകാശപ്പെട്ടുകൊണ്ടിരുന്ന -ത്. ഈ അവകാശവാദങ്ങളെല്ലാം തനി വ്യാജവും നിരർത്ഥവുമാണെന്നും, അവരുടെ ഈ നില തുടരുന്ന പക്ഷം ക്വിയാമത്തുനാളിൽ യാതൊരു രക്ഷാമാർഗവും ലഭിക്കുവാനുള്ള സാധ്യത അവർക്കില്ലെന്നും അല്ലാഹു ഇതുമൂലം അവരെ താക്കീത് ചെയ്യുകയാണ്. തുടർ ന്നുള്ള വചനങ്ങളിൽ അവരുടെ മുൻതലമുറകൾ അനുഭവിച്ചതും അവർ ദൃക്സാ -ക്ഷികളായിരുന്നതും, പിൻതലമുറക്കാരായ ഇവർ അഭിമാനപൂർവ്വം ചില അനുഗ്രഹങ്ങളെ അല്ലാഹു അവരെ അനുസ്മരിപ്പിക്കുന്നു.
2:49–50

وَإِذۡ نَجَّيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُذَبِّحُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَيۡنَٰكُمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَ وَأَنتُمۡ تَنظُرُونَ

(49) കൂട്ടർ നിങ്ങളെ കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, അവരിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭവും (ഓർക്കുക), അവർ നിങ്ങളുടെ ആൺമക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ സ്ത്രീക(ളായമക്ക)- ളായവരെ ജീവിക്കാൻ വിടുകയും ചെയ്തിരുന്നു. അതിൽ നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഒരു വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു. (50) നിങ്ങൾ നിമിത്തം സമുദ്രത്തെ നാം പിളർത്തിയ സന്ദർഭവും (ഓർക്കുക) അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിർ-ഔന്റെ കൂട്ടരെ നിങ്ങൾ നോക്കി (ക്കണ്ടു)- ക്കൊണ്ടിരിക്കെ നാം മുക്കിക്കൊല്ലുകയും ചെയ്തു. (49) നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭവും آل ِ م ِ ن ْ -കൂട്ടുകാരിൽ (ആൾക്കാരിൽ) നിന്ന് -ഫിർ-ഔന്റെ -അവർ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ കടുത്ത (ഹീനമായ)-ശിക്ഷ -അവർ അറുകൊല നടത്തിയിരുന്നു -നിങ്ങളുടെ ആൺമക്കളെ -അവർ ജീവിക്കുവാൻ വിടുകയും ചെയ്തിരുന്നു -നിങ്ങളുടെ സ്ത്രീകളെ അതിലുണ്ട്, ഉണ്ടായിരുന്നു ب َ لاء ٌ - ഒരു പരീക്ഷണം നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ٌ ന ع َ ظ ِ -വമ്പിച്ച (50) നാം പിളർത്തിയ സന്ദർഭവും ُ م ُ 2 ب ِ -നിങ്ങൾ നിമിത്തം സമുദ്രത്തെ അങ്ങനെ നിങ്ങൾ നാം രക്ഷപ്പെടുത്തി നാം മുക്കി നശിപ്പിക്കുകയും ചെയ്തു ഫിർ-ഔന്റെ കൂട്ടരെ -നിങ്ങൾ (ആയിരിക്കെ) നോക്കി (കണ്ടു)-കൊണ്ടിരിക്കുന്നു. ഈ വചനങ്ങളിലും തുടർന്നുള്ള ചില വചനങ്ങളിലുമായി പ്രസ്താവിക്കപ്പെട്ട സംഭവങ്ങൾ ചരിത്രത്തിൽ കഴിഞ്ഞ ചില പ്രധാനസംഭ -വങ്ങളാകുന്നു. അവയെപ്പറ്റി വേദക്കാർക്ക് അറിയാവുന്നതും അവരുടെ കൈവശമുള്ള ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ളതുമാകകൊണ്ട് അധികവിശദീകരണങ്ങളൊന്നും കൂടാതെ എണ്ണിപ്പറയുകയാണ് ഇവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. അവയിൽ ചിലതിനെപ്പറ്റി ത്വാഹാ, ക്വസ്വസ്വ് മുതലായ ചില സൂറത്തുകളിൽ അൽപം വെച്ച് നമുക്ക് കാണാം . ഈ സൂറത്തിൽ മാത്രം പ്രസ്താവിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് യഥായോ ഗ്യം അത്യാവശ്യ -വിശദീകരണം നൽകുകയും ചെയ്യാം ومن الله التوفيق . സൂറത്ത് യൂസുഫിൽ കാണാവുന്നതുപോലെ യൂസുഫ് നബി (അ) ഈ ജിപ്തിലെ (മിസ്വ്റിലെ) ധനകാര്യമേധാവിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവും--- നബി (അ)യും - സഹോദരന്മാരും ഈജിപ്തിൽചെന്ന് താമസമായി. ഏറെക്കുറെ നാനൂറ് സംവത്സരങ്ങൾകൊണ്ട് ആ കുടുംബം പെറ്റുപെരുകി ഒരു വമ്പിച്ച ജനതയായിത്തീർന്നു. ഇവരുടെ പെരുപ്പവും പാരമ്പര്യസംസ്കാരങ്ങളും ഈജിപ്തിലെ പഴയ വംശജരായ ക്വിബ്ത്വീ (കൊപ്തി)-കൾക്ക് സഹിക്കാതായി. അവരുടെ നേരെ അവർ അക്രമവും മർദ്ദനവും അഴിച്ചുവിട്ടു. രാജ്യഭരണം അവരുടെ കയ്യിലായിരുന്നുവല്ലോ. റോമിലെ ഭരണാധിപൻമാർ കൈസർ (സീസർ ) എന്നും, പേർഷ്യയിലെ ഭരണാധിപന്മാർ കിസ്റാ (കൊസ്രൂ) എന്നും യമനിലെ രാജാക്കൻ മാർ തുബ്ബ-അ് എന്നുമുള്ള നാമങ്ങളിൽ അറിയപ്പെട്ടിരുന്നതുപോലെ, ല ഭരണാധിപൻമാർ (ഫറോവാ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു ഫിർ-ഔന്റെ കാലത്ത് വിരോധവും, വർഗീയ പക്ഷപാതവും മൂർ ദ്ധന്യത്തിലെത്തി. അവരെ ഈ നിലക്ക് വിട്ടാൽ ക്രമേണ ക്വിബ്ത്വികളുടെ പേരിനും പ്ര ശസ്തിക്കും കോട്ടംതട്ടുമെന്നും, രാജ്യഭരണം തങ്ങൾക്ക് നഷ്ടപ്പെടുവാൻ ഇടയാകുമെന്നും അവർ കരുതി അങ്ങിനെ അവർ തങ്ങളുടെ അടിമകളാ യി ഗണിക്കുകയും, അവരോട് തികച്ചും മൃഗങ്ങളോടെന്നോണം പെരുമാറുകയുമായി. കണക്കറ്റ മർദ്ദനങ്ങൾക്കും യാതനകൾക്കും അവർ ഇരയായി. ഈ വിഷയം ബൈബ്ളിൽ ( പുറപ്പാട് പുസ്തകം, അദ്ധ്യായം 1 ൽ) വിവരിച്ചിട്ടുണ്ട്. (സൂ:ക്വസ്വസ്വ് 4- -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാമത് ഉദ്ധരിച്ചിരിക്കുന്നു) പ്രസ്തുത മർദ്ദനങ്ങളിൽ ഒന്നായിരുന്നു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ ഉടനെ കൊലപ്പെടുത്തുവാനും, പെൺകുഞ്ഞുങ്ങളെ ഒഴിവാ -ക്കുവാനുമുള്ള ഫിർ-ഔന്റെ കൽപന. അതിനായി പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. എത്രയോ കുഞ്ഞുങ്ങൾ അങ്ങിനെ മൃഗീയമായി അറുകൊല ചെയ്യപ്പെട്ടു. ഇക്കാലത്താണ് മൂസാ (അ) ന്റെ ജനനം. അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തെ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നൈൽനദിയിലൂടെ ഒഴുക്കുവാൻ അല്ലാഹു അവർക്ക് തോന്നിപ്പിച്ചു. അങ്ങിനെ, ക്വിബ്ത്വികളുടെ പ്രതാപനാശത്തിന് കാരണക്കാരനാകുവാൻ പോകുന്ന ആ കുഞ്ഞ് ഫിർ-ഔന്റെ കൊട്ടാര വാതിൽക്കൽകൂടി ഒഴുകിപ്പോകുന്ന നദിയുടെ കരക്കണഞ്ഞപ്പോൾ കൊട്ടാരവാസികൾ കെണ്ടടുക്കുകയും അദ്ദേഹം കൊട്ടാരക്കുഞ്ഞായി വളർത്തപ്പെടുകയും ചെയ്തു. (വിശദീക -രണം സൂ: ത്വാഹായിലും, ക്വസ്വസ്വിലും കാണാവുന്നതാണ്) മൂസാ നബി (അ) പ്രവാച -കത്വവും ദിവ്യത്വവും (നുബുവ്വത്തും രിസാലത്തും) ലഭിച്ചു പ്രബോധനകൃത്യം നടത്തി -ക്കൊണ്ടിരുന്നപ്പോഴും ഫിർ-ഔന്റെ അക്രമ മർദ്ദനങ്ങൾ വീണ്ടും ശക്തിപ്പെട്ടു. കൂട്ടത്തിൽ ആൺകുഞ്ഞുങ്ങളെ കൊല്ലുന്ന ഏർപ്പാട് അപ്പോഴും നടന്നിരുന്നു (സൂറഃ അ്റാഫ് 127--129 ൽ ഇതിനെപ്പറ്റി പരാമർശം കാണാം) ഇങ്ങിനെയുള്ള കഠിനയാതനകളിൽ നിന്ന് പരിഷ്കൃതയുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്തും ഇത്തരം വർഗീയ മനഃസ്ഥിതി വെച്ചു പുലർത്തുന്ന ജനങ്ങളും ഭരണാധികാരികളും ധാരാളമുണ്ടല്ലോ. മുഖേന അവർക്ക് മോചനം നൽകിയതിനെയാണ് (-നിങ്ങളെ നാം ഫിർ-ഔന്റെ കൂട്ടരിൽ നിന്ന് രക്ഷപ്പെടുത്തിയ സന്ദർഭം എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ഓർമിപ്പിക്കുന്നത്. ب َ لاء ٌ (-ബലാ-അ്) എന്നാൽ പരീക്ഷണം എന്നർത്ഥം. തിന്മയിലാണ് ഈ വാക്ക് അധികവും ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും നന്മ മുഖേനയുള്ള പരീക്ഷണത്തിലും അത് ഉപയോഗിക്കപ്പെടാറുണ്ട്. അല്ലാഹു പറയുന്നു: الانبياء (തിന്മകൊണ്ടും നന്മകൊണ്ടും നം നിങ്ങളെ പരീക്ഷണം നടത്തുന്നതാണ്) തി ന്മമുഖേനയുള്ളതിൽ ക്ഷമയും, നന്മ മുഖേനയുള്ളതിൽ നന്ദിയുമായിരിക്കും പ രീക്ഷണംകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇതനുസരിച്ച് لاء ٌ ذ َ ل ِ (-അതിൽ പരീക്ഷണമുണ്ടായിരുന്നു) എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. (1) ഫിർ-ഔന്റെ കൂട്ടർ നിങ്ങൾക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും നിങ്ങളുടെ മക്കളെ അറുകൊല ചെയ്യുകയും ചെയ്തിരുന്നത് നിങ്ങളുടെ ക്ഷമയും സഹനവും പരിശോധിക്കുവാനുള്ള ഒരു പരീക്ഷണമായിരുന്നു. (2) ഫിർ-ഔന്റെ ആൾക്കാരിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയത് നി ങ്ങളുടെ നന്ദിയും കൂറും പരിശോധിക്കുവാനുള്ള ഒരു പരീക്ഷണമായിരുന്നു. ഒന്നാമത്തെ വ്യാഖ്യാനമാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചുകാണുന്നത്. രണ്ടായാലും ആ പരീക്ഷണം വളരെ വമ്പിച്ചതായിരുന്നുവെന്ന് വ്യക്തമാണ -ല്ലോ. രണ്ടാമത്തെ വചനത്തിൽ ഓർമിപ്പിച്ച സംഭവത്തിന്റെ ചുരുക്കം ഇതാണ് : മർദ്ദനം സഹിച്ചു മടുത്തപ്പോൾ, ന്റ കൽപന പ്രകാരം മൂസാ (അ) അവരെയും കൂട്ടി രാത്രി പുറപ്പെട്ട് ചെങ്കടലിനടു -ത്തെത്തി. മുസാ (അ) തന്റെ വടികൊണ്ട് സമുദ്രത്തിൽ അടിച്ചു. അപ്പോൾ, അവർക്ക് നടന്നു -പോകത്തക്കവിധം അല്ലാഹു സമുദ്രജലം പിളർത്തിക്കൊടുത്തു. ഇരുഭാഗത്തേക്കും ഴിഞ്ഞുനിന്ന ജലഭിത്തികൾക്കിടയിലൂടെ അവർ മറുകരപറ്റി രക്ഷപ്പെട്ടു. അവർ സ്ഥലം വിട്ട വിവരം അറിഞ്ഞ് അവരെ പിന്തുടർന്നുവന്നിരുന്ന ഫിർ-ഔനും സൈന്യവും അതേ ഇടവ -ഴിയിലുടെ സമുദ്രത്തിലിറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇരുഭാഗത്തും ചിറച്ചു നി ൽക്കുന്ന സമുദ്രജലം കൂട്ടിമുട്ടുകയും അവരെല്ലാം അതിൽ മുങ്ങിനശിക്കുകയും ചെയ്തു. വാ സ്തവത്തിൽ ഈ ഒരൊറ്റ സംഭവംമതി, ഇരുത്തിച്ചിന്തിപ്പിക്കുവാൻ. പക്ഷേ, കാലപ്പഴക്കത്തിൽ ആ സംഭവം ആവർത്തിച്ച് ഉരുവിട്ട് അഭിമാനം കൊള്ളുകയല്ലാതെ, അതിന്റെ നന്ദി അവരിൽ പ്രകടമായിരുന്നില്ല. ഈ മഹാ സംഭവത്തിന്റെ പൂർണ വിവരം സൂറത്തുത്വാഹയിലും, കാണാവുന്നതാണ്. (യുക്തിവാദങ്ങളും വക്രതാല്പര്യങ്ങളും അനുസരിച്ച് ക്വുർ-ആനെ വ്യാഖ്യാനിക്കുവാൻ മുതിർന്ന ചിലർ ഈ സംഭവത്തിന് നൽകുന്ന പൂതിയ ചിത്രീകരണത്തെയും ആ ആവശ്യാർത്ഥം പല ക്വുർ-ആ ൻ വചനങ്ങൾക്കും അവർ നൽകിയ ദുർവ്യാഖ്യാനങ്ങളെയും സംബന്ധിച്ച് സൂറത്ത് ത്വാഹയുടെ ശേഷം കൊടുത്തിട്ടുള്ള സുദീർഘമായ വ്യാഖ്യാനക്കുറിപ്പിൽ വേണ്ടത്ര നിരൂപണം ചെയ്തിട്ടുണ്ട്.) ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പ്രസ്താവിച്ചതായി ഹദീഥ് ഗ്രന്ഥ -ങ്ങളിൽ തിരുമേനി മദീനയിൽ വന്നപ്പോൾ യഹൂദികൾ ആശൂറാ-അ് (മുഹർറ മാസം പത്താം) ദിവസം നോമ്പ് പിടിക്കുന്നതായി കണ്ടു. ഈ ദിവസം എന്താണെന്ന് തിരുമേനി ചോദിച്ചു. ഇതൊരു നല്ല ദിവസമാണ്, അവരുടെ ശ ത്രുവിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അന്ന് മൂസാ (അ) നോമ്പ് നോറ്റു എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു:- മൂസായെ സംബന്ധിച്ച് ഞാൻ നിങ്ങളേക്കാൾ അവകാശപ്പെട്ടവനാണ്. അങ്ങനെ അന്ന് തിരുമേനി നോമ്പ് പിടിക്കുകയും അന്ന് നോമ്പ് നോൽക്കുവാൻ കല്പിക്കുകയും ചെയ്തു. (അ; ബു; മു; ന; ജ) ഈ ഹദീഥനുസരിച്ചാണ് ആശൂറാ ദിവസം മുസ്ലിംകൾേ നാമ്പ് പിടിക്കുന്നത്. അത് നബി യുടെ സുന്നത്തിൽപ്പെട്ടതാണെന്ന് പൊതുവെ അറിയപ്പെട്ടതുമാണ്.
2:51–53

وَإِذۡ وَٰعَدۡنَا مُوسَىٰٓ أَرۡبَعِينَ لَيۡلَةٗ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ

ثُمَّ عَفَوۡنَا عَنكُم مِّنۢ بَعۡدِ ذَٰلِكَ لَعَلَّكُمۡ تَشۡكُرُونَ

وَإِذۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَٱلۡفُرۡقَانَ لَعَلَّكُمۡ تَهۡتَدُونَ

(51) മൂസായുമായി നാൽപത് രാത്രിക്ക് നാം കരാർ നിശ്ചയം നടത്തിയ സന്ദർഭം (ഓർക്കുക). പിന്നീട് അദ്ദേഹത്തിന്റെ (അഭാവത്തിന്) ശേഷം നിങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കിത്തീർത്തു. നിങ്ങൾ അക്രമികളായും കൊണ്ട്. (52) പിന്നെ, അതിന് ശേഷം നാം നിങ്ങൾക്ക് മാപ്പ് ചെയ്തു, നിങ്ങൾ നന്ദി ചെയ്വാൻ വേണ്ടി. (53) മൂസാക്ക് നാം വേദഗ്രന്ഥവും, (സത്യാസത്യ) വിവേചനവും നൽകിയ സന്ദർഭവും (ഓർക്കുക) നിങ്ങൾ സന്മാർഗം പ്രാപിക്കുവാൻ വേണ്ടി. (51) നാം കരാർ നിശ്ചയം നടത്തിയ സന്ദർഭം َ മم ُ و മൂസായോട് നാൽപത് -രാത്രി (ദിവസം) َ ّ ُ ര -പിന്നെ നിങ്ങൾ ഉണ്ടാക്കി (ആക്കി)ത്തീർത്തു പശുക്കുട്ടിയെ അദ്ദേഹത്തിന് ശേഷം -നിങ്ങൾ(-ആയിക്കൊണ്ട്) -അക്രമികൾ (52) -പിന്നെ നാം മാപ്പ് ചെയ്തു -നിങ്ങൾക്ക് -ശേഷമായി ل ِ ك َ ذ َ അതിന്റെ, അതിന് -നിങ്ങൾ ആയേക്കാം, ആകുവാൻ വേണ്ടി -നിങ്ങൾ നന്ദി ചെയ്യും (53) നാം നൽകിയ സന്ദർഭവും َ മم ُ و -മൂസാക്ക് (-വേദ)-ഗ്രന്ഥം -വിവേചനവും -നിങ്ങളാകുവാൻ, ആയേക്കാം സൻമാർഗം (നേർവഴി) പ്രാപിക്കുക. ഫിർ-ഔനും സൈന്യവും മുക്കി നശിപ്പിക്കപ്പെടുകയും -ല്യർ രക്ഷപ്പെടുകയും ചെയ്തശേഷം അവർക്കുള്ള നിയമ സംഹിത അടങ്ങുന്ന വേദഗ്രന്ഥം ന മുപ്പതും പിന്നീട് പത്തും കൂടി ആകെ നാൽ പത് ദിവസം മൂസാ (അ) ധ്യാനം, വ്രതം മുതലായ അനുഷ്ഠാനങ്ങളോടുകൂടി സീനാമലയിൽ കഴിച്ചുകൂട്ടണമെന്നു അല്ലാഹു അദ്ദേഹത്തോട് നിശ്ചയം ചെയ്തിരുന്നു . (വിശദ വിവരം വരുന്നുണ്ട്) നിശ്ചയപ്രകാരം മൂസാ (അ) സീനായിലേക്ക് പോകുമ്പോൾ തന്റെ അഭാവത്തിൽ നേതൃത്വം സഹോദരൻ ഹാറൂ ൻ നബി (അ)യെ ഏൽപിച്ചു. മൂസാ നബി (അ) സ്ഥലം വിട്ട ശേഷം സാമിരീ എന്നു പേരായ ഒരുവന്റെ നേതൃത്വത്തിൽ സ്വർണംകൊണ്ട് ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാൻ തുടങ്ങി. അനേക കൊല്ലങ്ങളായി ഈജിപ്തുകാരുമായുള്ള സമ്പർക്കത്തിൽ പശുക്കളെ ആരാധിക്കുന്ന സമ്പ്രദായവുമായി അവർ ഇടപഴകിക്ക -ഴിഞ്ഞിരുന്നു. മൂസാ (അ) തേടിപ്പോയ ആ ദൈവമാണതെന്ന് അവർ പറഞ്ഞു. ഹാറൂൻ (അ) തന്നാൽ കഴിയുന്ന തടസ്സങ്ങൾ പറഞ്ഞു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല . നിശ്ചിത ദിവസങ്ങൾ കഴിഞ്ഞ് മൂസാ (അ) തൗറാത്തും കൊണ്ടുവന്നപ്പോൾ കണ്ടകാഴ്ച അതായിരുന്നു. അദ്ദേഹത്തിന്റെ വ്യസനവും കോപവും പിന്നെ ? ഇത്രയും കടുത്ത അപരാധം അവർ ചെയ്തിട്ടുപോലും പിന്നീട് അല്ലാഹു അവർക്ക് മാപ്പ് നൽകുകയുണ്ടായി. അവർ നന്ദിയുള്ളവരായിത്തീരട്ടെ---അങ്ങനെ, വർ സന്മാർഗം പ്രാപിക്കട്ടെ-- എന്നുദ്ദേശിച്ചാണ് അല്ലാഹു അവർക്ക് അത് മാപ്പാക്കിയത്. വേദഗ്രന്ഥം കൊണ്ടുദ്ദേശ്യം തൗറാത്താകുന്നു. മാർഗദർശനത്തിനാവശ്യമായ എല്ലാ തത്വോപദേശങ്ങളും, നിയമനിർദ്ദേശങ്ങളും, ചരിത്രപാഠങ്ങളും അടങ്ങിയ ഒരു നിയമസംഹിതയും, സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും വേർതിരിച്ച് വിവരിക്കുന്ന മതഗ്രന്ഥവുമാണ് തൗറാത്ത്. ആ നിലക്ക് വേ ദഗ്രന്ഥവും വിവേചനവും കൊണ്ടുദ്ദേശ്യം തൗറാത്ത് തന്നെ. വിവേചനം കൊണ്ടുദ്ദേശ്യം മൂസാ നബി (അ) മുഖേനയുണ്ടായ അമാനുഷിക ദൃഷ്ടാന്ത( الم )-ങ്ങളാണെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. രണ്ടായാലും ലക്ഷ്യം അവർ സൻമാർഗം പ്രാപിക്കൽ തന്നെ.
2:54

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ إِنَّكُمۡ ظَلَمۡتُمۡ أَنفُسَكُم بِٱتِّخَاذِكُمُ ٱلۡعِجۡلَ فَتُوبُوٓاْ إِلَىٰ بَارِئِكُمۡ فَٱقۡتُلُوٓاْ أَنفُسَكُمۡ ذَٰلِكُمۡ خَيۡرٞ لَّكُمۡ عِندَ بَارِئِكُمۡ فَتَابَ عَلَيۡكُمۡۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

(54) മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭവും (ഓർക്കുക) എന്റെ ജനങ്ങളേ, നിശ്ചയമായും നിങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാൽ, നിങ്ങൾ നിങ്ങളെ സൃഷ്ടിച്ചവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിൻ, അങ്ങനെ നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിൻ. അത് നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കൽ നിങ്ങൾക്ക് ഗുണകരമാകുന്നു. നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവൻ തന്നെയാണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവൻ. (54) -മൂസാ പറഞ്ഞ സന്ദർഭവും തന്റെ ജനതയോട് എന്റെ ജനങ്ങളേ -നിശ്ചയമായും നിങ്ങൾ നിങ്ങൾ അക്രമം (-അനീതി)- ചെയ്തു നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ നിങ്ങൾ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കൽ)-കൊണ്ട് -പശുക്കുട്ടിയെ -അതിനാൽ നിങ്ങൾ മടങ്ങുവിൻ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് അങ്ങിനെ നിങ്ങൾ കൊല്ലുവിൻ നിങ്ങളെത്തന്നെ -നിങ്ങൾക്ക് ഉത്തമമാണ് നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കൽ എന്നിട്ട് അവൻ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു -നിശ്ചയമായും അവൻ തന്നെ الت َّ و َّ اب ُ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവൻ ُ ന الر ّ َ ح ِ -കരുണാനിധി പശുക്കുട്ടിയുണ്ടാക്കി ആരാധിച്ചതിനെപ്പറ്റി ഖേ ദിക്കുകയും, ഞങ്ങൾക്ക് ഞങ്ങളുടെ റബ്ബ് പൊറുത്തുതരുകയും കരുണചെയ്യുകയും ചെയ്തില്ലെങ്കിൽ ഞങ്ങൾ നഷ്ടക്കാരാകുമല്ലോ എന്ന് അവർ വിലപിക്കുകയും ചെയ്തു. (അ-അ്റാഫ്, 149) ഈ സന്ദർഭത്തിലായിരിക്കാം മൂസാ (അ) അവരോട് ഇപ്രകാരം പറഞ്ഞത്. (അല്ലാഹുവിനറിയാം) നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ അല്ലാഹുവിനെ വി ട്ടേച്ച് നിങ്ങൾ സ്വയം നിർമിച്ച ഒരു പശുക്കുട്ടിയുടെ പ്രതിമയെ ദൈവമാക്കിത്തീർത്തത് അതിഭീമമായ ഒരു അക്രമമാകുന്നു. അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്ത ഒരു അപരാധമാണ്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങിക്കൊള്ളുവിൻ. നിങ്ങളുടെ പശ്ചാത്താപത്തിന്റെ പൂർത്തീകരണവും ട സാക്ഷ്യവുമെന്നനിലക്ക് നിങ്ങളെത്തന്നെ അഥവാ നിങ്ങളിൽ ചിലർ ചിലരെ - കൊലപ്പെ -ടുത്തേണ്ടതാണ്. ഈ കൊല വളരെ ഗൗരവമേറിയ ഒരു കാര്യമാണെങ്കിലും നിങ്ങളുടെ അപരാധത്തിന്റെ ഗൗരവവും അതിന്റെ അനന്തരഫലവും നോക്കുമ്പോൾ, അതാണ് നിങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ ഗുണകരമായിത്തീരുക. എന്നൊക്കെയാണ് മൂസാ (അ) പറഞ്ഞതിന്റെ സാരം. അങ്ങനെ അവർ പ്രവർത്തിച്ചപ്പോൾ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു അവർക്ക് മാപ്പ് നൽകുകയും ചെയ്തു. പശ്ചാത്താപത്തിന്റെ പൂർത്തീകരണമായി നിശ്ചയിക്കപ്പെട്ട ഈ കൊലയുടെ സ്വഭാവം എങ്ങിനെയായിരുന്നുവെന്നതിൽ വ്യത്യസ്തങ്ങളായ രിവായത്തുകൾ കാണാം. എങ്കിലും പശുക്കുട്ടിയുടെ ആരാധനയിൽ പങ്കില്ലാത്തവർ, പശുക്കുട്ടിയെ ആരാധിച്ച തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊലചെയ്യുവാനായിരുന്നു ഇബ്നു അബ്ബാസ് (റ)ൽ നിന്ന് ഇബ്നു ജരീർ, നസാ-ഇൗ, (റ) എന്നിവർ ഉദ്ധരിച്ച രിവായത്തിൽ നിന്ന് വ്യ ക്തമാകുന്നത്. അങ്ങിനെ കുറെ അധികം പേർ കൊല്ലപ്പെട്ടുവെന്നും, പിന്നീടത് മൂസാ നബി(- അ)-യുടെ പ്രാർത്ഥനയെത്തുടർന്ന് അത് നിറുത്തൽ ചെയ്യപ്പെട്ടുവെന്നും പ്രസ്താ -വിക്കപ്പെട്ടു കാണുന്നു. ملعأ اللهاو ബൈബ്ളിന്റെ പ്രസ്താവനയും ഏതാണ്ട് ഇതേ പ്രകാരം തന്നെയാകുന്നു. (പുറപ്പാട് : 32-ൽ 27, 28 നോക്കുക) എന്നാൽ, (-നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങളെ---നിങ്ങളെത്തന്നെ--- കൊല്ലുവിൻ) എന്ന വാക്യത്തിന്റെ താൽപര്യം, നിങ്ങൾ നിങ്ങളുടെ ശരീരേച്ഛകളെ അടക്കി നിറുത്തി അവയെ ദണ്ഡിപ്പിക്കുവിൻ എന്നാണെന്ന് ചില ആളുകൾ പ്രസ്താവിച്ചു കാണുന്നു. പശ്ചാത്താപത്തിന്റെ ഭാഗമായി കൊലയെ നിശ്ചയിക്കുന്നതിലും വളരെ ആളുകളുടെ ജീവൻ നശിപ്പിക്കുവാൻ കൽപിക്കുന്നതിലും ന്യായീകരണ -മൊന്നുമില്ലെന്നാണ് അവരുടെ വാദം. സൂറഃ നിസാ-അ് 153-ൽ അവക്ക് തെ ളിവുകൾ വന്നതിനു ശേഷം അവർ പശുക്കുട്ടിയെ ഉണ്ടാക്കി. എന്നിട്ട് അതിനെപ്പറ്റി നാം മാപ്പ് നൽകി എന്ന് പറഞ്ഞിട്ടുള്ളതിനെ ചിലർ ഈ വാദത്തിന് തെളിവാക്കുകയും ചെയ്യുന്നു. പ്രഥമദൃഷ്ടിയിൽ ഈ വാദത്തിൽ എന്തോ തോന്നിയേക്കാമെങ്കിലും അല്ലാഹു ഇവിടെ പറഞ്ഞ വാക്കുകളും മേൽ സൂചിപ്പിച്ച രിവായത്തുകളും വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള പ്രസ്താവനകളും നോക്കുമ്പോൾ ഈ പുതിയ വ്യാ ഖ്യാനത്തിന് വില കൽപിക്കുവാൻ മാർഗം കാണുന്നില്ല. അതിനും പുറമെ, താഴെ സൂ ചിപ്പിക്കുന്ന കുറേ വസ്തുതകൾ കൂടി മുന്നിൽ വെച്ചുകൊണ്ടായിരിക്കണം ഈ കൊല യെ വിലയിരുത്തുന്നതും. പശുക്കുട്ടിയെ ആരാധിച്ച സംഭവം കേവലം ഒരു സാധാ -രണ വിഗ്രഹാരാധനയുടെ സംഭവമല്ല. അതിന് അതിന്റെതായ ചില പ്രത്യേകതകളുണ്ട്. ആരാണ്. അവരുടെ സ്ഥിതിഗതികളെന്താണ് ഏത് സ ന്ദർഭത്തിലാണത് ചെയ്തത്, അപ്പോഴത്തെ ചുറ്റുപാടെന്തായിരുന്നു എന്നൊക്കെ തൗഹീദിന്റെ സ്ഥാപനത്തിന് വേണ്ടി ജീവിതമർപ്പിച്ച ഇബ്റാഹീം നബി (അ)-യുടെയും അദ്ദേഹത്തിന്റെ മക്കളും പിൻഗാമികളുമായ ഇസ്ഹാക്വ്, ബ് (അ) എന്നീ പ്രവാചകൻമാരുടെയും പാരമ്പര്യം നിലനിറുത്തുവാൻ ബാധ്യസ്ഥരായ അനന്തരാവകാശികളാണ് ജനത. കാലപ്പഴക്കത്തിൽ കെട്ടാറിപ്പോയ തൗഹീ -ദിന്റെ ആ പാരമ്പര്യം അവരിൽ പുനർജ്ജീവിപ്പിക്കുവാനും, നൂറ്റാണ്ടുകളായി വർ അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിൽ നിന്നും മർദ്ദനങ്ങളിൽ നിന്നും അവരെ സ്വതന്ത്രമാക്കുവാനും വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസാ നബി (അ). അദ്ദേ -ഹത്തിന്റെ കൈക്ക് വെളിപ്പെട്ട വമ്പിച്ച പല ദിവ്യദൃഷ്ടാന്തങ്ങളും, അത്യൽഭുതങ്ങളും നേ രിൽ കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്നവരാണവർ. മുമ്പോ പിമ്പോ മനുഷ്യലോ കം കേട്ടിട്ടില്ലാത്ത ഒരു മഹാൽഭുതത്തിലൂടെയാണവർ ചെങ്കടൽ കടന്ന് രക്ഷപ്പെട്ടു ഇപ്പോൾ സീ ന മരുഭൂമിയിൽ വന്ന് പാളയമടിച്ചു താമസിക്കുന്നത്. അന്ന് ലോകത്ത് അറിയപ്പെട്ട ഏറ്റവും പ്രതാപശാലിയായ ഫിർ-ഔനും സൈന്യവും അസാധാരണവും അതിദാരുണവുമാംവണ്ണം നശിപ്പിക്കപ്പെട്ട കാഴ്ച അവർ ഒട്ടും മറക്കാറായിട്ടില്ല. ഈ അവസര -ത്തിലാണ് അവരുടെ ശാശ്വത നന്മക്കും യശസ്സിനും നിദാനമായ ഒരു വേദ ഗ്രന്ഥം ട സ്രഷ്ടാവായ ഏറ്റുവാങ്ങുവാൻ വേണ്ടി മൂസാ (അ)-അവരിൽ നിന്ന് - അതും ഹാറൂൻ നബി (അ)യെ അവരുടെ നേതൃത്വം ഏൽപിച്ചുകൊണ്ട് - വിട്ടുപോയത്. ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ അപ്പോഴേക്കും മൂസാ തേടിപ്പോയ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് അവരിൽപ്പെട്ട ഒരു വികൃതി സ്വർണംകൊണ്ട് വാർത്തുണ്ടാക്കിയ ആ പശുക്കുട്ടിയെ ദൈവമാക്കി അതിന്റെ ചുറ്റും ഭജ -നമിരിക്കുകയും, പൂജാകർമങ്ങൾ നടത്തുകയുമാണവർ ചെയ്തത്. ബുദ്ധിപരമായ വീണ്ടുവിചാരങ്ങൾപോകട്ടെ, തങ്ങളുടെ നേതൃത്വം വഹിക്കുന്ന ഹാറൂൻ നബി (അ)യുടെ വിലക്ക് കേൾക്കുവാനോ, ഏതാനും ദിവസം കൊണ്ട് മടങ്ങി എത്തുന്ന മൂസാ നബി (അ)-യുടെ വരവുവരെ കാത്തിരിക്കുവാനോ അവർക്ക് ക്ഷമയുണ്ടായില്ല. ഇതൊക്കെ ഒരു വശത്ത്. മറ്റൊരു വശം:- ധിക്കാര ബുദ്ധിയും, വിഡ്ഢിത്തവും, അനുസരണമില്ലായ്മയും പ്രസിദ്ധമാണ്. ചെങ്കടൽ കടന്നു രക്ഷപ്പെട്ടുപോരുന്ന മദ്ധ്യെചില ജനങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നത്കണ്ടപ്പോൾ ഞങ്ങൾക്കും ഇതുപോലെയുള്ളൈ ദവങ്ങളെ ഉണ്ടാക്കുവാൻ അനുവദിച്ചുതരണമെന്ന് അവർ മൂസാ (അ) നോട് ആവ -ശ്യപ്പെട്ടതും. നിങ്ങൾ വിഡ്ഢികളായ ഒരു ജനത തന്നെ എന്ന് അദ്ദേഹം മറുപടി പറഞ്ഞതും . (7:138) അവരോട് വാഗ്ദാനം ചെയ്യപ്പെട്ടതും, അവരുടെ യാത്രാലക്ഷ്യവുമായിരുന്ന രാജ്യത്ത് - ബൈത്തുൽമുക്വദ്ദസിൽ---ശത്രുക്കളുമായി ഏറ്റുമുട്ടുവാൻ മടിച്ചു നിന്ന അവർ. നിരീക്ഷകൻമാർ മുഖേന ശത്രുക്കളുടെ ശക്തി ദുർബ്ബലമാണെന്നറിഞ്ഞിട്ടുപോലും മൂസാ നബി (അ)-യോട് പറഞ്ഞതിങ്ങിനെയാണ്: "അവരവിടെ ഉള്ളപ്പോൾ ഞങ്ങളൊരിക്കലും അതിൽ പ്രവേശിക്കുകയില്ല. താനും "തന്റെ റബ്ബും പോയി യുദ്ധം നടത്തിക്കൊള്ളുക. ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്' (5:24) ഇതുപോലെയുള്ള അവരുടെ ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും ഉദാഹരണങ്ങൾ ഈ സൂറത്തിലും മറ്റു സൂറത്തുകളിലുമായി ധാരാളം കാണാവുന്നതാണ്. ഇതൊക്കെ കണക്കിലെടുത്തു കൊണ്ട് വേണം അവർ പശുക്കുട്ടിയെ ആരാധിച്ചതിന്റെ ഗൗരവവും പ്രത്യേകതയും കണക്കാക്കുവാൻ. അതിന്റെ പേ രിൽ അവർക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുവാനിരിക്കുന്ന ശിക്ഷയാകട്ടെ, കാ ലാകാല നരകശിക്ഷയും. ആ ശിക്ഷ ഒഴിവായിക്കിട്ടുവാനും, അവർ ധിക്കാരപൂർവ്വം പ്രവർ ത്തിച്ച ഈ നീചകൃത്യത്തിൽ അവർക്കുള്ള യഥാർത്ഥ പശ്ചാത്താപം തെളിയിക്കുവാനും, അവശേഷിക്കുന്ന ആളുകളിൽ ഇത്തരം നികൃഷ്ട സംഭവങ്ങൾ മേലിൽ ആവർത്തിക്കപ്പെടാതിരിക്കുവാനും, അതേ സമയത്ത് കൊല്ലപ്പെടുന്നവർക്ക് അല്ലാഹുവിന്റെ മാപ്പിനും പ്രീതിക്കുമായി ജീവർ ത്യജിക്കുന്നത് നിമിത്തം അവരുടെ മഹാപാപം പൊറുക്കുവാനും---ഇങ്ങിനെ പലതിനുമായി--ആ കടുംപാതകത്തിൽ മുൻകയ്യെടുത്തവരെ കൊലപ്പെടുത്തണമെന്ന് അവരെ സൃഷ്ടിച്ച സ്രഷ്ടാവ് കൽപിച്ചെങ്കിൽ, അതിൽ അവന്റെ കാരുണ്യവും ഔദാര്യവുമായിരിക്കും ചിന്തിക്കുന്ന സത്യവിശ്വാസികൾക്ക് ദർശിക്കുവാൻ കഴിയുക. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടുതന്നെയായിരിക്കാം നിങ്ങൾ നിങ്ങളുടെ കാലചെയ്യണമെന്ന് പറഞ്ഞതോടൊപ്പം (-അത് നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കൽ നിങ്ങൾക്ക് ഗുണകരമായിരിക്കും)-എന്ന് മൂസാ നബി (അ ) പറഞ്ഞതും ملعأ اللهاو .-ഏതായാലും അല്ലാഹുവിന്റെ പ്രസ്താവനയിൽനിന്നോ ബലവത്തായ മറ്റു തെളിവുകളിൽനിന്നോ പ്രസ്തുത കൊലയുടെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ഒരു തീരുമാനം പറയുവാൻ മാർഗം കാണുന്നില്ല.
2:55–56

وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ فَأَخَذَتۡكُمُ ٱلصَّـٰعِقَةُ وَأَنتُمۡ تَنظُرُونَ

ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ

(55) നിങ്ങൾ പറഞ്ഞ സന്ദർഭവും (ഓർക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണുന്നത്വരെ ഞങ്ങൾ താങ്കളെ വിശ്വസിക്കുകയില്ലതന്നെ. എന്നിട്ട് നിങ്ങൾ നോക്കി (കണ്ട്)-കൊണ്ടിരിക്കെ (തന്നെ) നിങ്ങൾക്ക് ഇടിത്തീ പിടിപെട്ടു. (56) പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേൽപിച്ചു.നിങ്ങൾ നന്ദി ചെയ്വാൻ വേണ്ടി. (55) -നിങ്ങൾ പറഞ്ഞ സന്ദർഭവും നിശ്ചയമായും ഞങ്ങൾ വിശ്വസിക്കയില്ല ل َ ك َ -നിന്നെ, താങ്കളെ ഞങ്ങൾ കാണുന്നതുവരെ َ َّ اللها അല്ലാഹുവിനെ പ്രത്യക്ഷത്തിൽ -അപ്പോൾ നിങ്ങളെ പിടികൂടി الص -ഇടിത്തീ, ഘോരമായ ഇടിനാദം -നിങ്ങളാകട്ടെ -നോക്കി(-കണ്ടു)-കൊണ്ടിരിക്കുന്നു (56) -പിന്നെ നിങ്ങളെ നാം എഴുന്നേൽപിച്ചു അതിനു ശേഷം -നിങ്ങളുടെ മരണത്തിന്റെ -നിങ്ങൾ നന്ദി ചെയ്വാൻ വേണ്ടി. പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചശേഷം അതിനെ -ക്കുറിച്ച് ഖേദം പ്രകടിപ്പിക്കുവാനും, ഒഴികഴിവ് പറയുവാനും വേണ്ടി ഇസ് നിന്ന് നല്ലവരായ എഴുപത്പേരെ തിരഞ്ഞെടുത്തുകൊണ്ട് മൂസാ (അ) സീനാ മ -ലയിലേക്ക് പോയിരുന്ന അവസരത്തിൽ അവരാണ് അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണാതെ ഞങ്ങൾ താങ്കളെ വിശ്വസിക്കുകയില്ലെന്ന് പറഞ്ഞത് എന്നാണ് ക്വുർ-ആൻ വ്യാ ഖ്യാതാക്കൾ പലരും പ്രസ്താവിക്കുന്നത്. മൂസാ (അ) നോട് നാൽപത് ദിവസം നിശ്ചയിച്ചതും, അദ്ദേഹം (സീനായിൽ) ചെന്നതും അല്ലാഹു അദ്ദേഹത്തോട് സംസാരിച്ചതും തൗറാത്തുമായി മടങ്ങിയതും, മടങ്ങിവന്നപ്പോൾ ജനങ്ങൾ പശുക്കുട്ടിയെ ആരാധിച്ചതറിഞ്ഞു കുപിതനായി തൗറാത്തിന്റെ പലകകൾ നിലത്തിട്ടതും, ഹാറൂൻ (അ) നോട് കയർത്തതുമെല്ലാം (142--154 വചനങ്ങളിൽ) വിവരിച്ച ശേഷം സൂറഃ അല്ലാ ഹു പറയുന്നു: الاعراف) സാരം: ""നമ്മുടെ നിശ്ചയ സമയത്തേക്ക് വേണ്ടി മൂസാ തന്റെ ജനതയിൽ നിന്ന് എഴുപത് പുരുഷൻമാരെ തിരഞ്ഞെടുത്തു. അവർക്ക് കമ്പനം--- കി ടുക്കം---പിടിപെട്ടപ്പോൾ അദ്ദേഹം പറഞ്ഞു. റബ്ബേ, നീ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയും എന്നെത്തന്നെയും നശിപ്പിക്കാമായിരുന്നു. ഞങ്ങളിൽ നിന്നുള്ള ഭോഷന്മാർ പ്രവർത്തിച്ചത് നിമിത്തം നീ ഞങ്ങളെ നശിപ്പിക്കുകയാണോ ? അത് നിന്റെ പരീക്ഷണ -മല്ലാതെ മറ്റൊന്നുമല്ല..'' (-അ-അ്റാഫ് : 155) അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണാതെ താങ്കളെ വിശ്വസിക്കുകയി ല്ല - താങ്കളോട് അല്ലാഹു സംസാരിച്ചുവെന്നും മറ്റും താങ്കൾ പറയുന്നത് ഞങ്ങൾക്ക് ബോദ്ധ്യമാകേണമെങ്കിൽ അവനെ ഞങ്ങൾ നേരിൽ കാണുക തന്നെ വേണം---എന്ന് ആവശ്യപ്പെട്ടത് ജനത മുഴുവനുമായിരുന്നില്ല. മേൽ പ റഞ്ഞ എഴുപത് പേരോ (അല്ലെങ്കിൽ ചിലർ പറയുന്നത്പോലെ, വേറെ ഒരു കൂട്ടരോ)- മാത്രമായിരുന്നു. അവർ ആ ജനതയിൽ നല്ലവരും അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതി -നിധികളുമാകകൊണ്ട് അവർ പറഞ്ഞു എന്ന് മൊത്തത്തിൽ പ്രസ്താവിച്ചിരിക്കുകയാണ്. തായാലും അവരുടെ ഈ ആവശ്യം - ആ അവസരത്തിൽ പ്രത്യേകിച്ചും - തനി ബാലി -ശവും, മൗഢ്യവും, ധിക്കാരവും തന്നെ. അതിനാൽ അവർക്ക് ഇടിത്തീ ബാധിച്ചു. അവരതി ൽ മൃതിയടഞ്ഞു. സൂറത്തിലെ വചനത്തിൽ കണ്ടതുപോലെ, മൂസാ (അ) അല്ലാഹുവിനോട് സങ്കടപ്പെട്ടു. അല്ലാഹു അവരെ ജീവിപ്പിച്ചുകൊടുത്തു. ഇതിന്റെ പേരിൽ ആ സമുദായം എപ്പോഴും അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ടല്ലോ. ഇടിത്തീ ബാധിച്ചതു നിമിത്തം അവർ മരണപ്പെട്ടിട്ടില്ലെന്നും (-പിന്നെ, നിങ്ങളുടെ മരണശേഷം നാം നിങ്ങളെ എഴുന്നേൽപിച്ചു) എന്ന വാക്യത്തിന്റെ അർത്ഥം മരണതുല്യമായ ബോധക്ഷയമോ മറ്റോ ഉണ്ടായ ശേഷം അതിൽ നിന്ന് ആശ്വാസം നൽകി എന്നാണെന്നും (-നിങ്ങൾ നോക്കിക്കണ്ടുകൊണ്ടിരിക്കെ) എന്ന വാക്ക് ഇതിന് തെളിവാണെന്നും ചിലർ പറയുന്നു . ഇടിത്തീ പിടിപെട്ടു ( م الص എന്നു പറഞ്ഞത് കൊണ്ട് അവർ മരണപ്പെട്ടുവെന്ന് ഉറപ്പിച്ച് പറഞ്ഞുകൂടാ. എങ്കിലും (-നിങ്ങളുടെ മരണത്തിന് ശേഷം) എന്ന് അല്ലാഹു വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ മരണമാണോ ബാധിച്ചത്, അത ല്ല ബോധക്ഷയമാണോ ബാധിച്ചത് എന്ന് സംശയിക്കുവാനോ, മരണമല്ല---േ ബാധക്ഷയമോ മറ്റോ ആണ് - ബാധിച്ചതെന്ന് പറയുവാനോ ആർക്കും അവകാശമില്ലതന്നെ. നിങ്ങൾ നോക്കിക്കണ്ടുകൊണ്ടിരിക്കെ എന്ന വാക്കിന്റെ താൽപര്യമെന്താണെന്നാണ് പിന്നീട് ആലോചിക്കുവാനുള്ളത്. ഇടിത്തീ മൂലം അവർ മരണപ്പെട്ടെങ്കിൽ അവർ തെങ്ങിനെ നോക്കിക്കാണും ? എന്നാണിവർ ചോദിക്കുന്നത.് നോക്കിക്കണ്ടുകൊണ്ടിരിക്കെ മരണം പിടിപെട്ടുവെന്നല്ല---ഇടിത്തീ പിടിപെട്ടു എന്നാണ്---അല്ലാഹു പറഞ്ഞ വാക്ക്. ഇടിത്തി വരുന്നത് കണ്ണിൽ കാണലും മരിക്കലും ഒപ്പം കഴിയാമല്ലോ. അല്ലെങ്കിൽ എല്ലാവരും ഒപ്പം മരണപ്പെടാതെ ചിലർ ആദ്യം മരണമടഞ്ഞതാണെങ്കിൽ മറ്റുള്ളവ ർ അവർ മരണപ്പെടുന്നത് കണ്ടിരിക്കുകയും ചെയ്യാം. ഏതായാലും മരണശേഷം ന്ന സ്പഷ്ടമായ വാക്കിൽ അല്ലാഹു പറഞ്ഞതിന് യഥാർത്ഥ മരണമെന്നല്ലാതെ മറ്റൊ -രു അലങ്കാരാർത്ഥം കൊടുക്കുന്നതിനെക്കാൾ നിങ്ങൾ നോക്കിക്കൊണ്ടിരിക്കെ എന്ന വാക്കിന് സന്ദർഭത്തിനൊത്ത ഒരു വ്യാഖ്യാനം നൽകുകയാണ് ശരി ; സംശയമില്ല. മറ്റൊരു ന്യായം പറയുവാനുള്ളത് ഇതാണ്. "മരണശേഷം ജീവിപ്പിക്കപ്പെട്ടവർക്ക് പിന്നെ അതിനെത്തുടർന്ന് മുൻകർമങ്ങളുടെ ഫലമായ രക്ഷാശിക്ഷ അനു -ഭവപ്പെടുകയല്ലേ വേണ്ടത് ? അവർക്ക് പിന്നെ മതശാസനകളും ബാധകമായിരിക്കയില്ലല്ലോ ? ഈ ന്യായത്തിന്റെ മറുപടി : ഒറ്റ നോട്ടത്തിൽ പ റഞ്ഞാൽ ഇത് നിന്ന് ചില പ്രത്യേക സംഭവങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. നൂറുകൊല്ലം മരണമടഞ്ഞു കിടന്ന ശേഷം ഒരാളെ (ഉസൈർ (അ)-നെ)- പിന്നീട് ജീവിപ്പിച്ച സംഭവം താഴെ 259--ാം വചനത്തിൽ വരുന്നുണ്ട്. ഈസാ നബി (അ)- യുടെ ദൃഷ്ടാന്തങ്ങളെ വിവരിച്ച കൂട്ടത്തിൽ ഒന്ന് അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്നുള്ളതാണെന്ന് 3:49 ലും 5:110 ലും കാണാം. മരണപ്പെട്ട ത് മുതൽക്കല്ല - ക്വിയാമത്ത് നാളിൽ മരണപ്പെട്ടവരെ എഴുന്നേൽപ്പിക്കുവാനുള്ള രണ്ടാമത്തെ കാഹളമൂത്ത് മുതൽക്കാണ് - പ്രതിഫല നടപടി ആരംഭിക്കുന്നതും അതുവരെയു ള്ള കാലത്തെപ്പറ്റി (-ബർസഖ്) എന്നാണ് ക്വുർ-ആൻ പറഞ്ഞിരിക്കുന്നത് (23:100 നോ ക്കുക) അതോടുകൂടി, മരണശേഷം ഇങ്ങിനെ ചില പ്രത്യേക കാരണങ്ങളാൽ വീണ്ടും ഭൗതിക ജീവിതം നൽകപ്പെടുന്ന ആളുകൾക്ക് ആത്മീയലോകത്തിലെയോ, പരലോക -ത്തിലെയോ അനുഭവങ്ങൾ ഒന്നും അനുഭവപ്പെടാതാക്കുവാനും അല്ലാഹുവിന് കഴിവുണ്ടല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ഇത്തരം വിഷയങ്ങളിലൊന്നും യുക്തി ന്യായങ്ങളെയോ പ്രകൃതി വാദങ്ങളെയോ മുൻനിറുത്തിക്കൊണ്ടുള്ള വ്യാഖ്യാനങ്ങൾ നൽകി തൃപ്തി അട -യുന്നത് ശരിയല്ല. ബുദ്ധിപരമായി അസംഭവ്യത കാണാത്ത വിഷയങ്ങളിലെല്ലാം അല്ലാഹു വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ച കാര്യങ്ങളെ അതേ രൂപത്തിൽ സ്വീകരിക്കുന്നതിലാണ് രക്ഷയുള്ളത് والله الموفق للصواب മർഹൂം ശൈഖ് മുഹമ്മദ് അബ്ദഃ പ്രസ്താവിച്ചതായി മർഹൂം സയ്യിദ് റശീദുരിദ്വാ ഇവിടെ ഉദ്ധരിച്ചതിന്റെ ചുരുക്കം ഇങ്ങിനെ വിവരിക്കാം: -ല്യർ അല്ലാഹുവിനെ കാണാൻ ആവശ്യപ്പെട്ട സംഭവം പശുക്കുട്ടിയുടെ ആരാധനയുമായി ബന്ധപ്പെട്ടതല്ല. ഒരു പ്രത്യേക സംഭവമാണത്. അവരുടെ ഗ്രന്ഥത്തിൽ അത് വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് ഞങ്ങളെക്കാൾ ഞങ്ങൾ വിശ്വസിക്കണമെങ്കിൽ ഞങ്ങൾ അല്ലാഹുവിനെ കാണുക തന്നെവേണം എന്ന് മൂസാ നബി (അ) യോട് അവർ ആവശ്യപ്പെട്ടു. അപ്പോൾ അവർക്ക് പല ആപത്തുകളും പിടിപെട്ടു. അതിലൊന്നായിരുന്നു ഇടിത്തീ. ഒരു കൂട്ടരെ ഇടിത്തീ ബാധിച്ചു. മറ്റുള്ളവ ർ അത് നോക്കിക്കണ്ടിരുന്നു. രോഗവും വ്യാധിയും നിമിത്തവും പലരും മരണമടഞ്ഞു (-പിന്നെ നിങ്ങളുടെ മരണശേഷം നാം നിങ്ങളെ എഴുന്നേൽപ്പിച്ചു) എന്ന വാക്യത്തിന് ശൈഖ് അബ്ദഃയുടെ വ്യാഖ്യാനം: അദ്ദേഹം ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു. "ഇടിത്തീ കൊണ്ടും മറ്റുമായി അവർ മരണമടയുകയും അവർ നിശ്ശേഷം നശിച്ചേക്കുമെന്ന് കരുതപ്പെടുകയും ചെയ്ത ശേഷം അവരുടെ സന്തതികളെ അല്ലാഹു വർദ്ധി- -പ്പിച്ചു, അവരെ പുനരുദ്ധരിച്ചു' ( تفسير المنار ) ഇതിൽ ഇടിത്തീയിന് പുറമെ മറ്റു പല ആപത്തുകളും അവർക്ക് ബാധി -ച്ചുവെന്നും, അതുമൂലം അവർ പലരും മരണമടഞ്ഞുവെന്നും നപ്പറ്റി ക്വുർ-ആനിൽ സൂചനയൊന്നും കാണുന്നില്ല. നിങ്ങളുടെ മരണശേഷം നിങ്ങളെ നാം എഴുന്നേൽപിച്ചു വെന്ന് അല്ലാഹു പറഞ്ഞതിന്റെ വ്യാഖ്യാനമായി അവരുടെ സന്തതികെ ള വർദ്ധിപ്പിച്ചു അവരെ പുനരുദ്ധരിച്ചു എന്ന് പറഞ്ഞത് ക്വുർ-ആന്റെ വാക്കുകളോട് യോജിക്കുന്നുമില്ല. ബൈബ്ളിൽ ഇസ്റാ-ഈല്യർ അല്ലാഹുവിനെ കാണുവാൻ ആവശ്യപ്പെട്ടതായി വ്യക്തമാക്കപ്പെട്ടും കാണുന്നില്ല. മൂസാ (അ) തൗറാത്ത് പായപ്പോൾ എഴുപത് മൂപ്പൻമാരെയും കൊണ്ടുപോയിരുന്നുവെന്നും, അവർ ദൈ വത്തെ കണ്ടുവെന്നും, അവന്റെ പാദങ്ങൾക്ക് കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ ആ പ്രമാണികൾക്ക് തൃ ക്കയ്യാൽ ഒന്നും ഭവിച്ചില്ലെന്നും, അവർ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങൾ കഴിച്ചുവെന്നുമൊക്കെയാണ് അതിൽ പ്രസ്താവിച്ചിരിക്കുന്നതും. (പുറപ്പാട് 24--ാം അദ്ധ്യായം 1-11 നോക്കുക) പ്രസ്താവനകൾക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതും, ബുദ്ധിക്ക് യോജിക്കാത്തതും കൂടിയാ ണ് ബൈബ്ളിന്റെ ഈ വിവരണം. അതിനും പുറമെ ബൈബ്ളിന്റെ തന്നെ മറ്റൊരു വ്യക്തമായ പ്രസ്താവനക്ക് കടകവിരുദ്ധവുമാണിത്. അതേ പുസ്തകം 33-ാം അദ്ധ്യായത്തിലെ 20,21 എന്നീ സൂക്തങ്ങളിൽ യഹോവ (ദൈവം)-മോശെ (മൂസാ) യോട് ഇങ്ങിനെ കൽപിച്ചു പറഞ്ഞിരിക്കുന്നത് കാണാം: "നിനക്ക് എന്റെ മുഖം കാണാൻ കഴികയില്ല. ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കയില്ല.' അപ്പോൾ, ബൈബ്ളിന്റെ ഈ പ്രസ്താവന അടിമുടി വിശ്വസനീയമല്ലെന്ന് വ്യക്തമാണല്ലോ.
2:57

وَظَلَّلۡنَا عَلَيۡكُمُ ٱلۡغَمَامَ وَأَنزَلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

(57) സന്തതികളേ,) നിങ്ങൾക്ക് നാം മേഘത്തെ തണ--ലാക്കിത്തരുകയും ചെയ്തു: നിങ്ങൾക്ക് നാം മന്നയും സൽവായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങൾക്ക് നൽകിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളിൽ നിന്ന് നിങ്ങൾ തിന്നുകൊള്ളുവിൻ (എന്നും പറഞ്ഞു) (എന്നാൽ,) അവർ നമ്മെ അക്രമിച്ചില്ല: അവർ അവരുടെ സ്വന്തങ്ങളോട്തന്നെയായിരുന്നു അക്രമം പ്രവർത്തിച്ചിരുന്നത്. (57) നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു -നിങ്ങൾക്ക് മേഘത്തെ നാം ഇറക്കിത്തരുകയും ചെയ്തു നിങ്ങൾക്ക് َّ ن َ م ْ لا മന്നയെ (കട്ടിത്തേൻ) و َ الس َّ ل ْ و َ ى -സൽവായും (കാടപ്പക്ഷി) ك ُ ل ُ وا -നിങ്ങൾ തിന്നുകൊള്ളുവിൻ -നല്ല (വിശിഷ്ട) വസ്തുക്കളിൽ നിന്ന് -നിങ്ങൾക്ക് നാം നൽകിയ അവർ നമ്മെ അക്രമിച്ചില്ല -എങ്കിലും അവരായിരുന്നു -അവരുടെ സ്വന്തങ്ങളോട് -അവർ അക്രമം പ്രവർത്തിക്കും ചെങ്കടൽ കടന്നു രക്ഷപ്പെട്ട ശേഷം, തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട രാജ്യ -ത്തേക്ക്- --ബൈത്തുൽ മുക്വദ്ദസിലേക്ക്---കടന്ന് ചെന്ന് ആ രാജ്യം അടക്കി വെച്ചിരുന്ന ശത്രുക്കളെ പുറത്താക്കുവാൻ കൂട്ടാക്കാത്തത് നിമിത്തം അവർ നാ ൽപത് കൊല്ലം കെട്ടിത്തിരിയേണ്ടി വന്നു. (മാ-ഇദഃ 23-29 കാണുക) അക്കാലത്ത് അല്ലാഹു അവർക്ക് നൽകിയ വമ്പിച്ച രണ്ട് അനുഗ്രഹങ്ങളെയാണ് ഈ വചനത്തിൽ ഓർമിപ്പിക്കുന്നത്. (1) മേഘം നിഴലാക്കിക്കൊടുത്തത്, സസ്യവർഗങ്ങളും നീരുറവ -കളും ഇല്ലാത്ത പ്രദേശമാകകൊണ്ട് മരുഭൂമിയിലെ ഉഷ്ണാധിക്യം പറയേണ്ടതില്ലല്ലോ. അവിടെ വീട് ഇല്ലതാനും. ക്രമേണ തമ്പും പാളയ -ങ്ങളും മാത്രം. ഈ അവസരത്തിൽ അല്ലാഹു അവർക്കവിടെ നിത്യവും മേഘത്തണലുകൾ നൽകിക്കൊണ്ടിരുന്നു. മേഘം എന്നർത്ഥം നൽകപ്പെട്ട എന്ന പദത്തെ ആസ്പദമാക്കി അത് വെളുത്തതും തണുപ്പ് നൽകുന്നതുമായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. (2) ഭക്ഷണത്തിന് മന്നായും സൽവായും നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ. കൃഷിയോ മറ്റോ ചെയ്ത് ഉപജീവനം കഴിപ്പാൻ ഒരു നിലക്കും സൗ കര്യമില്ല. അഭയാർത്ഥികളായി ഒരു രാത്രി ഗൂഢമായി ഓടിപ്പോന്നവരാണല്ലോ അവർ. ഇക്കാലത്ത് അല്ലാഹു അവർക്ക് ഒരു പ്രത്യേകാനുഗ്രഹമായി നൽകിയ രണ്ട് വിഭവങ്ങളെ ത്ര മന്നയും സൽവായും. ചില ചെടികളിൽ നിന്നോ വൃക്ഷങ്ങളിൽ നിന്നോ പുറത്ത്വന്നിരുന്ന രു കറയായിരുന്നു മന്ന എന്നും, മഞ്ഞുപോലെയോ ചാറൽ മഴപോലെയോ വർഷിച്ചു സസ്യ -ങ്ങളിൽ തങ്ങിനിൽക്കുന്ന മെഴുക് സമാനമായ ഒരു പദാർത്ഥമായിരുന്നു അതെന്നും മറ്റും പറയപ്പെടുന്നു. ഏതായാലും അദ്ധ്വാനമില്ലാതെ ലഭിക്കുന്നതും വളരെ മധുര വും ഹൃദ്യവുമായ ഒരു ഭക്ഷ്യപദാർത്ഥമായിരുന്നു മന്ന. അതൊരു ഭക്ഷ്യപദാർത്ഥമായും പാനീയമായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇബ്നു കഥീർ(-റ) ചൂണ്ടിക്കാട്ടിയതുപോ ലെ അത് സ്വന്തമായി തിന്നാവുന്ന ഒരു ഭക്ഷ്യപദാർത്ഥമായും വെള്ളത്തിൽ കലർത്തി കുടിക്കത്തക്ക ഒരു പാനീയമായും ഉപയോഗിക്കാവുന്നതായിരിക്കാം. (അല്ലാഹുവിന -റിയാം) ഒരു തരം കാടപ്പക്ഷിയോ, അല്ലെങ്കിൽ കാടപ്പക്ഷിയെപ്പോലെയുള്ള ചെറുപക്ഷിയോ ആണ് സൽവാ. ഇതും യഥേഷ്ടം ലഭിക്കത്തക്ക വിധം അല്ലാഹു അവർക്ക് നൽകിയിരുന്നു. മൂസാ നബി (അ) യുടെ പ്രാർത്ഥന ഫലമായി വൈകുന്നേരം കാടപ്പക്ഷി യും, രാവിലെ മന്നയും അവർക്ക് ലഭിച്ചുകൊണ്ടിരുന്നു. മന്ന മഞ്ഞുപോലെ വർഷിച്ചിരുന്നു. അത് വെളുത്തതും കൊത്തമ്പാലരി-(മല്ലി)പോലുള്ളതും മധുരമു -ള്ളതുമായിരുന്നു. അന്നന്നത്തേക്ക് ആവശ്യമുള്ളതേ എടുക്കാവൂ എന്ന് അവരോട് കൽപ്പിക്കപ്പെ -ട്ടിരുന്നു. അതിനെതിരായി ചിലർ എടുത്തു സൂക്ഷിച്ചുവെച്ചത് പുഴുത്തുനാറുകയുണ്ടായി എന്നും മറ്റും ബൈബ്ളിൽ പ്രസ്താവിച്ചു കാണാം. (പുറപ്പാട് 16-ാം അദ്ധ്യായം) ജനങ്ങൾ മന്ന പെറുക്കി ഇടിച്ചും,-പൊടിച്ചും പുഴുങ്ങിയും അപ്പമുണ്ടാക്കിയി -രുന്നതായും അതിൽ പ്രസ്താവിച്ചിരിക്കുന്നു (സംഖ്യാ ൽ 7) (അല്ലാഹുവിനറിയാം) മന്നയും സൽവായും അവർക്ക് സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്നുവെന്നും, അത് കേവലം ഹൃദ്യമായ ഭക്ഷണ പദാർത്ഥങ്ങളായിരുന്നുവെന്നും (-നിങ്ങൾക്ക് നാം നൽകിയ നല്ല വസ്തുക്കളിൽ നിന്ന് നിങ്ങൾ കാള്ളുവിൻ) എന്ന വാക്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. എന്നാൽ, ർ ഈ അനുഗ്രഹത്തിൽ നന്ദിയുള്ളവരാവുകയല്ല, നന്ദികേട് കാണിക്കുകയാണ് ചെയ്തത് എന്നത്രെ (-അവർ നമ്മെ അക്രമിച്ചില്ല, എങ്കിലും അവർ അവരെത്തന്നെ അക്രമി - ക്കുകയായിരുന്നു ചെയ്തത്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. അഥവാ അത്മൂലം അല്ലാദോഷവും സംഭവിച്ചില്ല---സംഭവിക്കുകയുമില്ല---അവർക്ക് തന്നെയാണ് അത്കൊണ്ട് ദോഷം ഭവിച്ചത് എന്ന് സാരം. ബൈബ്ളിന്റെ ഉദ്ധരണിയിൽ കണ്ടത്പോലെ, അവർ തങ്ങളുടെ അന്നന്നത്തെ ആവശ്യത്തിൽ കവിഞ്ഞ് കൂടുതൽ എടുത്ത് സൂക്ഷിച്ചതിനെ ഉദ്ദേശിച്ചാണ് ഇപ്പറഞ്ഞതെന്ന് ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. ഈ വാക്യം അതിനെമാത്രം ഉദ്ദേശിച്ചാണെന്നുവെക്കുന്നത് ശരിയായി -രിക്കയില്ലെന്നാണ് തോന്നുന്നത് ملعأ اللهاو
2:58–59

وَإِذۡ قُلۡنَا ٱدۡخُلُواْ هَٰذِهِ ٱلۡقَرۡيَةَ فَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ رَغَدٗا وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُولُواْ حِطَّةٞ نَّغۡفِرۡ لَكُمۡ خَطَٰيَٰكُمۡۚ وَسَنَزِيدُ ٱلۡمُحۡسِنِينَ

فَبَدَّلَ ٱلَّذِينَ ظَلَمُواْ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَنزَلۡنَا عَلَى ٱلَّذِينَ ظَلَمُواْ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ

(58) നാം (നിങ്ങളോട്) പറഞ്ഞ സന്ദർഭം (ഓർക്കുക) നിങ്ങൾ ഈ രാജ്യത്തിൽ പ്രവേശിച്ചുകൊള്ളുവിൻ: എന്നിട്ട് നിങ്ങൾ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങൾ സുജൂദ് ചെയ്ത് (തലകുനിച്ച്) കൊണ്ട് (രാജ്യത്തിന്റെ) പടിവാതിൽ കടക്കുകയും ഹിത്ത്വത്തുൻ (പാപമോചനം) എന്നു പറയുകയും ചെയ്യുവിൻ. (എന്നാൽ) നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവർക്ക് നാം വർദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും. (59) എന്നാൽ, (ആ) അക്രമം പ്രവർത്തിച്ചവർ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാൽ, (ആ) അക്രമം പ്രവർത്തിച്ചവരുടെ മേൽ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവർ തോന്നിയവാസം പ്രവർത്തിച്ചുകൊണ്ടിരുന്നത് നിമിത്തം. (58) നാം പറഞ്ഞ സന്ദർഭം നിങ്ങൾ പ്രവേശിക്കുവിൻ രാജ്യത്തിൽ എന്നിട്ട് നിങ്ങൾ തിന്നുകൊള്ളുവിൻ ْ َ ا م ِ അതിൽ നിന്ന് -നിങ്ങൾ ഉദ്ദേശിച്ചിടത്ത് നിന്ന് -സുഭിക്ഷമായി നിങ്ങൾ -പ്രവേശിക്കുകയും ചെയ്യുവിൻ َ با َ ب ْ لا വാതിൽ, പടിവാതിൽ, കവാടം -സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട് -നിങ്ങൾ പറയുകയും ചെയ്വിൻ ح ِ طَّة ٌ പാപൊറുക്കൽ നാം പൊറുക്കും ُ م ْ 2 ل َ -നിങ്ങൾക്ക് നിങ്ങളുടെ തെറ്റ് (കുറ്റ)-ങ്ങൾ നാം വർദ്ധിപ്പിക്കുകയും ചെയ്യും സുകൃതം (-നന്മ)-ചെയ്യുന്നവർക്ക് (59) എന്നാൽ (എന്നിട്ട്)-പകരമാക്കി, മാറ്റി മറിച്ചു َ ِ ين َ അക്രമം ചെയ്തവർ ق َ و ْ لا -ഒരു വാക്ക് -യാതൊന്നല്ലാത്ത അവരോട് അത് പറയപ്പെട്ടു അതിനാൽ(-അപ്പോൾ) നാം ഇറക്കി -യാതൊരുവരുടെ മേൽ -അവർ അക്രമം ചെയ്തു (-കഠിന)-ശിക്ഷ, ആകാശത്ത് നിന്ന് അവർ ആയിരുന്നതുകൊണ്ട് -അവർ തോന്നിയവാസം (ധിക്കാരം, -തെമ്മാടിത്തം)-പ്രവർത്തിക്കും. (-ഈ രാജ്യം)-കൊണ്ടുദ്ദേശ്യം അരീഹാ മറ്റും അഭിപ്രായങ്ങളുണ്ട്. മൂസാ (അ) അവരോട് ഇപ്രകാരം പറഞ്ഞതായി പറയുന്നു: اللها ْ م ُ 2 ل َ (എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചുതന്നിട്ടുള്ളതായ പരിശുദ്ധ ഭൂ മിയിൽ നിങ്ങൾ പ്രവേശിക്കുവിൻ. 21) ഇത് മിക്കവാറും ബൈത്തുൽമുക്വദ്ദസിനെ ഉദ്ദേശിച്ചായിരിക്കുവാനാണ് സാധ്യത. അതുകൊണ്ട് പ്രധാന ക്വുർ-ആൻ വ്യാഖ്യാതാക്കൾ പലരും ബൈത്തുൽമുക്വദ്ദസാണ് ഇവിടെ ഉദ്ദേശ്യം എന്ന പക്ഷക്കാരാകുന്നു. ഈജിപ്തിൽ നിന്ന് ബൈത്തുൽമുക്വദ്ദസിലേക്ക് പോകുന്ന വഴിയിലല്ല അരീഹ സ്ഥിതിചെ -യ്യുന്നതും. അതിനപ്പുറം കടന്നാണ് എങ്കിലും അവർ ആദ്യം പ്രവേശിച്ചത് അരീഹയിലാണെന്നും അപ്പോഴാണ് സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കുവാൻ പറഞ്ഞതെന്നും, പിന്നീടാണ് ബൈത്തുൽമുക്വദ്ദസിൽ പ്രവേശിച്ചതെന്നും പറയപ്പെടുന്നു (-അല്ലാഹുവിനറിയാം) ഈ വിഷയം ബൈബ്ളിൽ കാണുന്നില്ല. വംശപിതാക്കളായ ഇബ്റാഹീം, ഇസ്ഹാക്വ്, (അ) എന്നീ പ്രവാചകൻമാർ വസിച്ചുവന്നതും തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതുമായ ആ പരിശുദ്ധ ഭൂമിയിൽ പ്രവേശിക്കുവാനായി അവിടെയുണ്ടായിരു ന്ന അമാലിക്വഃ എന്ന പോക്കിരി വർഗത്തോട് യുദ്ധം ചെയ്തുകൊള്ളുവാൻ കൽപിക്കപ്പെട്ട -പ്പോൾ അവരതിന് വിസമ്മതിക്കുകയും ഭീരുത്വം കാണിക്കുകയും ചെയ്തു. അതിന്റെ ഫലമായി നാൽപത്കൊല്ലം സീനാ മരുഭൂമിയിൽ അവർ കെട്ടിത്തിരിയേണ്ടിവ -ന്നു. മൂസാ നബി യെരൂശലേം, ജരൂസലം ( ) അൽക്വുദ്സുശ്ശരീഫ്( اورشليم، القدس الشريف )-എന്നൊക്കെപറയുന്നത് ബൈത്തുൽമുക്വദ്ദസി ( ب َ ي ْ تُ الم ُ ق َ دَ س )നെ ഉദ്ദേശിച്ചാകുന്നു. അഥവാ യെരീഹോ ( ഖലൃശരവീ ) ഇത് ജോർഡാൻ ( الارد ن ) നദിയുടെ താഴ്വരക്ക് പടിഞ്ഞാറുഭാഗം ചാവുകടലിന്റെ (ബഹ്ർ ലൂത്വിന്റെ) വടക്കെ അതിർത്തിയിൽ നിന്ന് അഞ്ച് നാഴിക വടക്കുള്ള ഒരു പട്ടണമാണ്. (വേ .-പു.-നി) 2-ാം നമ്പ്ര് ഭൂപടം നോക്കുക. കഴിയുന്നത് വരെ അവർക്കവിടെ പ്രവേശിക്കുവാൻ സാധ്യമായില്ല. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയും അവരുടെ നേതൃത്വം വഹിച്ചിരുന്ന ആളുമായ യൂശ-അ് നബി (അ) യുടെ നേതൃത്വത്തിലാണ് ആ രാജ്യം ജയി -ച്ചടക്കി അവരതിൽ പ്രവേശിച്ചത്. നാൽപത് കൊല്ലം മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞും 61-ാം വചനത്തിൽ കാണുന്നത് -പോലെ ഒരേ ഭക്ഷണം കഴിച്ചുമടുത്തും കായ്കനികളും അരുവികളുമുള്ള നാട്ടിലേക്ക് പോകുവാൻ വെമ്പൽകൊണ്ടുമിരുന്ന അവരോട് ആ ഫലഭൂ -യിഷ്ഠമായ നാട്ടിൽ പ്രവേശിക്കുമ്പോൾ അതിന്റെ പടിവാതിൽ കടക്കുന്നത് അല്ലാ -ഹുവിനോട് നന്ദിയും വിനയവും പ്രകടിപ്പിക്കുന്നവരായി തലതാഴ്ത്തി കുനിഞ്ഞുകൊണ്ടായിരിക്കണമെന്നും ഹിത്ത്വത്തുൻ ( ح ِ طَّة ٌ ) എന്ന് പറയണമെന്ന് കൽപിക്കപ്പെട്ടിരുന്നു. എന്നാൽ അവരുടെ തെറ്റ് കുറ്റങ്ങൾ പൊറുത്തുകൊടുക്കുമെന്നും സുകൃതം ചെയ്യു -ന്നവർക്ക് കൂടുതൽ നന്മ നൽകുമെന്നും അല്ലാഹു അവരെ അറിയിക്കുകയും ചെയ്തു. ح ِ طَّة ٌ -എന്ന പദത്തിന്റെ അർത്ഥം താഴ്ത്തുക, അല്ലെങ്കിൽ ഇറക്കിവെക്കുക എന്നാകുന്നു. ഞങ്ങളുടെ പാപം ഇറക്കിവെച്ചു---അഥവാപൊറുത്തു---തരേണമേ എന്നുദ്ദേശ്യം. നബി തിരുമേനി മക്കാവിജയദിവസം മക്കായിൽ പ്രവേശിച്ചത് വളരെ വിനയ ഭക്തി -യോടുകൂടിയായിരുന്നുവെന്നും, പ്രവേശിച്ച ഉടനെ കുളിച്ചു വുദ്വൂ എടുത്ത് നമസ്കരിച്ചുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇവിടെ സ്മരണീയമാകുന്നു. എന്നാൽ അവർ ചെയ്തത് നേരെമറിച്ചായിരുന്നു. അവർ മുഴുവനു -മല്ലെങ്കിൽ, അവരിലൊരു വിഭാഗം അഹങ്കാരപൂർവ്വം വിജയഭേരി മുഴക്കിക്കൊണ്ടാണ് പ്രവേശിച്ചത്. അവരോട് കൽപിക്കപ്പെട്ട വാക്ക് പറഞ്ഞില്ലെന്ന് മാത്രമല്ല, പ കരം മറ്റൊരു വാക്കു പറയുകയും ചെയ്തു. ചന്തികുത്തി നിരങ്ങുകയും ح ِ طَّة ٌ (-പാപമോചനം) എന്നതിന് പകരം حنطة (-ഗോതമ്പുമണി) എന്നു പറയുകയും ചെയ്തുവെന്ന് ബുഖാരി ( റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിരിക്കുന്നു. കൽപിക്കപ്പെട്ട -തിന് നേരെ വിപരീതമെന്ന് ചുരുക്കം. ഈ ധിക്കാരത്തിന് അല്ലാഹു അവരിൽ കടുത്ത ശിക്ഷ ഇറക്കി. പ്രസ്തുത ശിക്ഷ എന്തായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്ലേഗോ അതുപോലെയുള്ള ഏതോ ഒരു മഹാവ്യാധിയോ ആയിരുന്നു അതെന്ന് പറ -യപ്പെടുന്നു.- (അല്ലാഹുവിനറിയാം) ഒരു സംഗതി ഓർമിക്കുന്നത് നന്ന്. ശിക്ഷ ഇറക്കി, മന്നയും സൽവായും ഇറക്കി, ഇരുമ്പ് -ഇറക്കി, വസ്ത്രം ഇറക്കി എന്നിങ്ങനെ ക്വുർ-ആനിൽ അവിടവിടെയായി പ്രസ്താവിച്ചു കാണാം. ഇവിടെയൊക്കെ ഇറക്കി എന്നർത്ഥമുള്ള -എന്ന ക്രിയയാണ് ഉപയോഗിച്ചു കാണുക. അതിന്റെ ഭാഷാർത്ഥം മുകളിൽ നിന്ന് കീഴ്പോ -ട്ടിറക്കി എന്നു തന്നെയാണെങ്കിലും ഇവിടങ്ങളിലെല്ലാം ആ ഉദ്ദേശ്യത്തിലല്ല---അല്ലാഹു നൽകി അല്ലെങ്കിൽ ഉൽപാദിപ്പിച്ചുതന്നു---എന്ന ഉദ്ദേശ്യത്തിലാണ് പറഞ്ഞിരിക്കുന്നത്. ക്വുർ-ആൻ ഇറക്കി, എന്നൊക്കെ പറയുമ്പോൾ മുകളിൽ നിന്ന് ഭൂമിയിലേക്ക് റക്കി എന്നുതന്നെയാണുദ്ദേശ്യം. ഈ സംഗതി ഇമാം റാഗിബ്(റ) അദ്ദേഹത്തിന്റെ നി ഘണ്ടുവിൽ ഉദാഹരണസഹിതം എടുത്തു പറഞ്ഞിരിക്കുന്നു. യൂശ-ഉ് ( يوشع ـ ع ) നബിയുടെ പേർ യോശുവ എന്നാണ് ബൈബ്ളിൽ കാണുക.
2:60

۞وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ

(60) മൂസാ തന്റെ ജനതക്ക്വേണ്ടി (കുടിക്കുവാൻ) വെള്ളത്തിനപേക്ഷിച്ച സന്ദർഭവും (ഓർക്കുക). അപ്പോൾ, നാം പറഞ്ഞു; നിന്റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് നീരുറവുകൾ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(-വര)-വർ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്റെ (വക) ആഹാരത്തിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിൻ. നാശകാരികളായിക്കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പം പ്രവർത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു) (60) -കുടിക്കുവാൻ (വെള്ളത്തിന്)-അപേക്ഷിച്ചപ്പോൾ َ മم ُ و -മൂസാ തന്റെ ജനതക്ക്വേണ്ടി അപ്പോൾ നാം പറഞ്ഞു അടിക്കുക നിന്റെ വടികൊണ്ട് -പാറക്കല്ലിന്, പാറയെ -അപ്പോൾ പൊട്ടി ഒഴുകി م ِ ن ْ ه ُ -അതിൽ നിന്ന് -പന്ത്രണ്ട് ഉറവ്, അരുവി അറിയുകയുണ്ടായി ك ُ لُّ أ ُ ن َ اس ٍ എല്ലാ മനുഷ്യരും അവർ കുടിക്കേണ്ടുന്നസ്ഥാനം ك ُ ل ُ وا നിങ്ങൾ തിന്നുവിൻ -നിങ്ങൾ കുടിക്കുകയും ചെയ്വിൻ -ആഹാരത്തിൽ നിന്ന് ِ َّ اللها -അല്ലാഹുവിന്റെ നിങ്ങൾ കുഴപ്പം ചെയ്യരുത് في ِ الأر ْ ض ِ ഭൂമിയിൽ നാശമുണ്ടാക്കുന്നവരായി മരുഭൂവാസകാലത്ത് ഭക്ഷണത്തിനുവേണ്ടി മന്നയും സൽവായും ഇറ -ക്കിക്കൊടുത്തപോലെ, വെള്ളത്തിന്റെ ആവശ്യത്തിനായി അല്ലാഹു അവർക്ക് ചെയ്ത് മഹത്തായ ഒരു അനുഗ്രഹവും, അതോടൊപ്പം തന്നെ വമ്പിച്ച ഒരൽഭുത ദൃ ഷ്ടാന്തവുമാണിത്. അവർക്ക് വെള്ളത്തിന് വിഷമം നേരിട്ടപ്പോൾ മൂസാ (അ) പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ വടികൊണ്ട് ഒരു പാറക്കല്ലിന് അടിക്കുവാൻ അല്ലാഹു കൽപി ച്ചു. ഉടനെ, അതിൽ നിന്ന് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി. പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവല്ലോ. തമ്മിൽ തിരക്കും വഴക്കും കൂടാതിരിക്കുവാൻ അല്ലാഹു ഓരോ ഗോത്രത്തിനും ഓരോ ഉറവ് പ്രത്യേകം ഒഴുക്കിക്കൊടുത്തു. ഓരോ ഗോത്ര -ത്തിന്റെതും ഇന്നതാണെന്ന് പ്രത്യേകം നിർണയിക്കപ്പെടുകയും ചെയ്തു. ചെങ്കടലിന്റെ കിഴക്ക് ഭാഗത്ത് സൂയസ് ( سويس ) പട്ടണത്തിൽ നിന്ന് അൽപം ദൂരെയായിരുന്നു അത്. പന്ത്രണ്ട് ഉറവുചാലുകൾ ഇന്നു വ്യക്തമായി കാണപ്പെടുന്നില്ലെങ്കിലും ഇന്നും ഒഴുകി ഒലിച്ചുകൊണ്ടിരിക്കുന്നു وسى (മൂസായുടെ നീരുറവുകൾ) എന്ന പേരിലാണ് ഇന്നും അത് അറിയപ്പെടുന്നത്. ഈ ജലം ഉപയോഗപ്പെടുത്തികൊണ്ട് അവിടെ അൽപമൊക്കെ ഈത്തപ്പന കൃഷിയും നില -വിലുണ്ട്. ദേശസഞ്ചാരികൾ ആ സ്ഥലം പോയി സന്ദർശിക്കുക പതിവാകുന്നു. മൂസാ ( അ) തന്റെ വടിയിലൂടെ അദ്ദേഹത്തിന്റെ കൈക്ക് അല്ലാഹു വെളിപ്പെടുത്തിയ അമാനുഷിക ദൃഷ്ടാന്തങ്ങളിൽ ഒന്നുതന്നെയാണിതും. ഫിർ-ഔന്റെ മുമ്പിൽ മഹാസർപ്പമായി മാറിയവടിയും സമുദ്രത്തിലടിച്ചപ്പോൾ അതിലെ വെള്ളം പിളർന്ന വടിയും അത് തന്നെ. ല്ലാഹുവിന്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നതെല്ലാം സംഭവിക്കും. അതിൽ ശാസ്ത്രത്തിന്റെ നിയമങ്ങൾക്കോ, യുക്തിയുടെ അനുമാനത്തിനോ ഒന്നും പറയാനാവില്ല .
2:61

وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نَّصۡبِرَ عَلَىٰ طَعَامٖ وَٰحِدٖ فَٱدۡعُ لَنَا رَبَّكَ يُخۡرِجۡ لَنَا مِمَّا تُنۢبِتُ ٱلۡأَرۡضُ مِنۢ بَقۡلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسۡتَبۡدِلُونَ ٱلَّذِي هُوَ أَدۡنَىٰ بِٱلَّذِي هُوَ خَيۡرٌۚ ٱهۡبِطُواْ مِصۡرٗا فَإِنَّ لَكُم مَّا سَأَلۡتُمۡۗ وَضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ وَٱلۡمَسۡكَنَةُ وَبَآءُو بِغَضَبٖ مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ

(61) സന്തതികളേ,) നിങ്ങൾ പറഞ്ഞ സന്ദർഭം (ഓർക്കുക): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങൾ സഹിക്കുകയില്ലതന്നെ. അതിനാൽ, താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയർ, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയിൽ നിന്ന് അവൻ ഞങ്ങൾക്ക് ഉൽപാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതൽ ഉത്തമമായുള്ളതിന് പകരം നിങ്ങൾ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ ? (എന്നാൽ) നിങ്ങൾ ഒരു പട്ടണത്തിൽ ഇറങ്ങിക്കൊള്ളുക. അപ്പോൾ, നിങ്ങൾ ചോദിച്ചത് നിങ്ങൾക്ക് (അവിടെ) ഉണ്ടായിരിക്കും. നിന്ദ്യതയും നിർഗതിയും (അഥവാ പതിതത്വവും) അവരുടെ മേൽ അടിക്കപ്പെടുക ധ അവരെമൂടിക്കളയുക പ യും ചെയ്തു. അല്ലാഹുവിന്റെ പക്കൽ നിന്നുള്ള കോപവും കൊണ്ട് അവർ മടങ്ങുകയും ചെയ്തു. ധ അവസാനം നേടിയത് അതാണ്. ആയത്ത് (ദൃഷ്ടാന്തം-) കളിൽ അവർ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവർ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവർ അനുസരണക്കേട് ചെയ്തതും, അവർ അതിക്രമം പ്രവർത്തിച്ചിരുന്നതും നിമിത്തമാകുന്നു. (61) നിങ്ങൾ പറഞ്ഞ സന്ദർഭം -മൂസാ ഞങ്ങൾ സഹിക്കുകയില്ലതന്നെ ഭക്ഷണത്തിൻമേൽ و َ اح ِ د ٍ ഒരേ ف َ اد ْ ع ُ -അതിനാൽ താങ്കൾ (നീ) പ്രാർത്ഥിക്കുക ل َ ن َ ا ഞങ്ങൾക്ക് വേണ്ടി -താങ്കളുടെ റബ്ബിനോട് അവൻ ഞങ്ങൾക്ക് പുറപ്പെടുവിച്ച് (ഉൽപാദിപ്പിച്ച്) തരട്ടെ മുളപ്പിക്കുന്നതിൽ നിന്ന് الأر ْ ض ُ ഭൂമി അതിലെ ചീരയിൽ നിന്നും, ഇലക്കറിയായും -അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)-യായും -അതിലെ ഗോതമ്പും അതിലെ പയറും അതിലെ ഉള്ളിയും َ لا َ ق അദ്ദേഹം പറഞ്ഞു -നിങ്ങൾ പകരം ആവശ്യപ്പെടുകയോ ي ِ َّ യാതൊന്നിനെ -അത് കൂടുതൽ താണതാണ് ِ َّ ب ِ ا യാതൊന്നിന് (പകരം) -അത് ഉന്നതമാണ്. കൂടുതൽ നല്ലതാണ് നിങ്ങൾ ഇറങ്ങുവിൻ (ചെല്ലുവിൻ) م ِ ص ْ رًا -ഒരു പട്ടണത്തിൽ, വല്ല നഗരത്തിലും എന്നാൽ നിശ്ചയമായും നിങ്ങൾക്കുണ്ടായിരിക്കും -നിങ്ങൾ ചോദിച്ചത് അടിക്കപ്പെടുകയും ചെയ്തു അവരുടെ മേൽ, അവരിൽ ّ ِ ُ َّ‹ നിന്ദ്യത, എളിമ നിർഗതിയും, പതിതത്വവും -അവർ മടങ്ങുകയും ചെയ്തു കോപം കൊണ്ട് َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്നുള്ള ل ِ ك َ ذ َ അത് അവർ ആയിരുന്നത് കൊണ്ടാണ് -അവർ അവിശ്വസിക്കും اللها അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ -അവർ കൊല്ലുകയും ചെയ്യും الن പ്രവാചകന്മാരെ ന്യായം (അവകാശം, കാര്യം)-കൂടാതെ ذ َ ل ِ ك َ -അത് -അവർ അനുസരണക്കേട് ചെയ്തത് കൊണ്ടാണ് -അവർ ആയിരുന്നതും അവർ അതിർ കവിയും. നന്ദികേടിന്റെയും ദുശ്ശാഠ്യത്തിന്റെയും മെ റ്റാരു ഉദാഹരണമാണിത്. അദ്ധ്വാനം കൂടാതെ സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന മന്നയും സൽ വായും കൊണ്ട് തൃപ്തിപ്പെടാതെ, ഞങ്ങൾക്ക് ഈയൊരു ഭക്ഷണം കൊണ്ട് ജീവിക്കാൻ സാധ്യമല്ലെന്നും, ഞങ്ങൾക്ക് ധാന്യവും പച്ചക്കറിയുമൊക്കെ ഉൽപാദിപ്പിച്ചു കിട്ടണ -മെന്നും അതിനായി പ്രാർത്ഥിക്കണമെന്നും അവർ മൂസാ (അ) നോട് ആവലാതിപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാർത്ഥനഫലമായി ഇതുപോലെ പലതും അവർക്ക് സാധ്യമായിട്ടുണ്ടല്ലോ. ഈ വിഷയം ഉദ്ധരിക്കുന്നു: "പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി. യിസ്റാ-ഈൽ മക്കൾ വീണ്ടും കരഞ്ഞുകൊണ്ട് ഞങ്ങൾക്ക് തിൻമാൻ ഇറച്ചി ആർ തരും ? ഞങ്ങൾ മിസ്രയീമിൽ (ഈജിപ്തിൽ) വെച്ച് വി ലകൂടാ തെ തിന്നിരുന്ന മൽസ്യം, വെള്ളരിക്ക, മത്തെങ്ങ, ഉളളി, ചുവന്നുള്ളി, ചുറ്റുള്ളി (വെളുത്തുള്ളി) എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കു -ന്നു. ഈ മന്നാ അല്ലാതെ ഒന്നും കാൺമാനില്ല. എന്നു പറഞ്ഞു' (സംഖ്യാപുസ്തകം 11: 4-7) പ്രതിഷേധസ്വരത്തിൽ മൂസാ (അ) അവരോട് പറഞ്ഞു: "അദ്ധ്വാനി -ക്കാതെ ഇഷ്ടംപോലെ ലഭിച്ചുവരുന്ന, അല്ലാഹു നിങ്ങൾക്ക് പ്രത്യേകമായി അനുഗ്ര -ഹിച്ചു തന്ന, രുചികരവും ആസ്വാദ്യവുമായ ഈ ഉത്തമ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടാതെ, അതിന് പകരം ഭൂമിയിൽ പ്രയത്നം ചെയ്തു മാത്രം ലഭിക്കുന്ന, എല്ലാവരും പൊതുവെ ഉപയോഗിച്ചു വരുന്ന താഴേകിട ഭക്ഷണം തന്നെ വേണമെന്നാണോ ട ആവശ്യം? ആശ്ചര്യംതന്നെ! അങ്ങിനെയാണെങ്കിൽ നിങ്ങൾ ഈ മരുഭൂമിയിൽ നിന്ന് വല്ല നഗരത്തിലും പോയി താമസിച്ചുകൊള്ളുക. എന്നാൽ നിങ്ങളുടെ ഈ ആവശ്യങ്ങളെല്ലാം സാധിക്കുന്നതാണ്' എന്നൊക്കെ. പക്ഷേ, അതിന് തയ്യാറാകുന്നു ! തയ്യാറാകുമായിരുന്നെങ്കിൽ ആ മരുഭൂമിയിൽ അവർ അലഞ്ഞു തിരി -യേണ്ടി വരുമായിരുന്നില്ലല്ലോ. (അവരുടെമേൽ നിന്ദ്യതയും പതിതത്വവും അടിക്കപ്പെട്ടു)-എന്നു പറഞ്ഞതിന്റെ സാരം, അവരെ ഉള്ളിലാക്കികൊണ്ട് അവരുടെ മീതെ ഒരു തമ്പടിച്ചാലെന്നപോലെ, നിന്ദ്യതയും പതിതത്വവും വിട്ടുമാ -റാതെ അവരെ മൂടിക്കളഞ്ഞിരിക്കുന്നുവെന്നത്രെ. അഥവാ ശൗര്യവും വീര്യവുമില്ലാത്ത, അഭിമാനവും അന്തസ്സുമില്ലാത്ത ഒരു സമുദായമായി അവർ അധഃപതിച്ചിരിക്കുന്നുവെന്ന് താൽപര്യം. اللها (അല്ലാഹുവിങ്കൽ നിന്നുള്ള കോപവുംകൊണ്ട് അവർ മടങ്ങുകയും ചെയ്തു) എന്നു പറഞ്ഞതിന്റെ താൽപര്യം, അവരുടെ ജീവിതയാത്രയിൽ അവർക്ക് ആകെ നേടിയെടുക്കുവാൻ കഴിഞ്ഞത് അല്ലാഹുവിന്റെ കോ പംമാത്രമാണ് എന്നത്രെ. അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് അവർ പാത്രമായത് ഒരേ ഭക്ഷണവുമായി കഴിഞ്ഞുകൂടുവാൻ ഞങ്ങൾക്ക് സാധ്യമല്ലെന്ന് അവർ പറഞ്ഞതുനിമിത്തമാണെന്നല്ല ഉദ്ദേശ്യം. അതിനുള്ള കാരണങ്ങൾ തുടർന്നുള്ള രണ്ട് വാക്യങ്ങളിൽ ല്ലാഹുതന്നെ അതാ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ അവർ അവിശ്വസിക്കുകയും ന്യായമില്ലാതെ നബിമാരെ കൊല്ലുകയും ചെയ്തി -രുന്നത്കൊണ്ടാണത്. അവർ അനുസരണക്കേട് കാണിച്ചതും അതിക്രമം പ്രവർത്തിച്ചു -കൊണ്ടിരുന്നതും കൊണ്ടാണത്. ദൃഷ്ടാന്തങ്ങളെ നിഷേധിക്കൽ, കാലചെയ്യൽ, അല്ലാഹുവിന്റെ കൽപനകളെ അനുസരിക്കാതിരിക്കൽ, അതിക്രമം പ്ര വർത്തിക്കൽ എന്നിവയൊക്കെ അവരുടെ പതിവായിത്തീർന്നതാണ് അതിനു കാരണം. ഒരു മതസമുദായമെന്ന നിലക്ക് നോക്കുമ്പോൾ ഈ വിഷയങ്ങളിൽ മറ്റേതൊരു സമുദായത്തിന്റെ ചരിത്രത്തെക്കാളും ക്രൂരമായതാണ് യഹൂദികളുടെ ചരിത്രം. അല്ലാഹു ചൂണ്ടിക്കാട്ടിയ ഈ നാലു കാരണങ്ങളിൽ കാലചെയ്യൽ ഒഴിച്ചുള്ള കാര്യങ്ങൾ മൂസാ നബി (അ) യുടെ കാലം മുതൽ തന്നെ അവ -രിൽ ആരംഭിച്ചു കഴിയുകയും, പിന്നീട് വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുള്ളവയാകുന്നു. പ്രവാചകൻമാരെ കൊലപ്പെടുത്തലാകട്ടെ മൂസാ നബി (അ) യുടെ ശേഷം കുറേ അപ്പോൾ യഹൂദികൾ അല്ലാഹുവിന്റെ ശാപകോപങ്ങളാൽ മുദ്രകുത്തപ്പെട്ട--- ശപിക്കപ്പെട്ട---സമുദായമായിത്തീ ർന്നത് മൂസാ (അ) ന്റെ കാലത്തല്ലെന്നും, പിൽകാലങ്ങളിലാണെന് നും ഇതിൽ നിന്നും വ്യക്തമാണ് . അവരുടെ പൂർവ്വകാലക്കാരെപ്പറ്റി ഇതിന് മുമ്പ് (നിങ്ങളെ, ലോകരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു) എന്ന് അല്ലാഹു പറഞ്ഞതും ഇതും തമ്മിൽ പൊരുത്തക്കേടില്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നിന്ദ്യരും ഹീനരുമായിട്ടല്ലാതെ---അന്തസ്സും അഭിമാനവുമുള്ള ഒരു സമുദായമായിക്കൊണ്ട് ലോകത്ത് കഴിഞ്ഞു കൂടിയ ഒരു ചരിത്രം യഹൂദ സമുദായത്തിനുണ്ടായിട്ടില്ല. ഇതിന് പ്രത്യക്ഷ -ത്തിൽ ഒരപവാദമായി പറയുവാനുള്ളത് അൽപവർഷങ്ങൾക്ക് മുമ്പ് ഫലസ്തീനിൽ അവർ സ്ഥാപിച്ച രാഷ്ട്രം മാത്രമാണുള്ളത്. ലോകരാഷ്ട്രങ്ങളിൽ വെച്ച് ഒരു രാഷ്ട്രമെന്ന നിലക്ക് ഏറ്റവും വെറുക്കപ്പെട്ട അതിന്റെ സ്ഥാപനവും അതിന്റെ നിലനിൽപും വാസ്തവത്തിൽ അതിന്റെ സ്വന്തം കാലുകളിലല്ല സ്ഥിതിചെയ്യുന്നത്, ചില വൻകോയ്മകളുടെ സ്വാർത്ഥതാൽപര്യങ്ങളും സഹായങ്ങളുമാണ് അതിന്റെ പിന്നിലുള്ളത്. (ഇതി -നെപ്പറ്റി ആലു ഇംറാൻ 112-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നമുക്ക് കൂടുതൽ സംസാരിക്കാം ) അനുസരണക്കേടിനും, അതിക്രമത്തിനും , ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കായ്മക്കും പല ഉദാഹരണങ്ങളും ക്വുർ-ആനിൽ കാണാവുന്നതാണ്. എന്നാൽ, അവർ പ്രവാചകന്മാരെ കൊലപ്പെടുത്തിയിരുന്നതായി പൊതുവിൽ പറഞ്ഞതല്ലാതെ, അങ്ങിനെയുള്ള ഒരു സംഭവവും ക്വുർ-ആനിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല . ബലപ്പെട്ട ഹദീഥുകളിലും കാണപ്പെടുന്നില്ല. അതേ സമയത്ത് അവരുടെ കയ്യിൽ നിലവിലുള്ള അവരുടെ വേദ പുസ്തകത്തിൽ---ബൈബ്ളിൽ---അതിന് ഉദാഹരണങ്ങൾ പ ലതുണ്ട് -താനും. അവ പരിശോധിക്കുമ്പോൾ - താഴെ 87-ാം വചനത്തിൽ നിന്നു മനസ്സി -ലാക്കാവുന്നത് പോലെ---പ്രവാചകൻമാരുടെ നേരെ ക്രൂരമർദ്ദനങ്ങൾ നടത്തുന്നതിലും, അവരെ മൃഗീയമായി കൊലപ്പെടുത്തുന്നതിലും അവർക്കൊരു പാരമ്പര്യം കാണാവുന്നതാണ്. ബൈബ്ളിലെ ചില ഉദാഹരണങ്ങൾ ഇവിടെ ചുരുക്കി ഉദ്ധരിക്കാം : ""ഒരു രാജാവായിരുന്ന ആബീലിന്റെ അക്രമവും മർ ദ്ദനവും ഭയന്ന് ഏലിയാ പ്രവാചകൻ (ഇൽയാസ് നബി) നാടുവിടേണ്ടി വന്നു. നാൽപ ത് ദിവസം മുഴുപ്പട്ടിണി സഹിച്ച്, നടന്ന് നടന്ന് ഒടുക്കം ഹോറേബ് പർവ്വതത്തിലെത്തി ഒരു ഗുഹയിൽ പാർത്തു. അവിടെവെച്ച് ആ പ്രവാചകൻ യഹോവയോട് (അല്ലാഹുവിനോട്) ഇങ്ങിനെ സങ്കടപ്പെടുന്നു : യിസ്റാ-ഈൽ മക്കൾ നിന്റെ പ്രവാച -കൻമാരെ വാൾക്കൊണ്ട് കൊന്നുകളഞ്ഞു. ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു. അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു. (1---രാജാക്കൾ 19--ൽ 8-10) രാഷ്ട്രമായിരുന്ന യെഹൂദിയ്യ ( ي َ ھ ُ ودية ) യിൽ വിഗ്രഹാരാധനയെയും, വ്യഭിചാരത്തെയും ആക്ഷേപിച്ചുകൊണ്ടിരുന്നത് നിമിത്തം യോവാശ് രാജാവിന്റെ കൽപന പ്രകാരം, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ വെച്ച് അവർ (ജനകൂട്ടം) സകരിയ്യാ (അ) നെ കല്ലെറിഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ പിതാവ് തനിക്ക് ചെയ്തിരുന്ന ദയപോലും വകവെക്കാതെ അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (2-- -ദിനവൃത്താന്തം 24-ൽ 20-23) യെഹൂദിയയിലെ രാജാവായ ഹെരോദയുടെ ദുർ ന്നടപ്പുകളെക്കുറിച്ച് ആക്ഷേപിച്ചതിനെതുടർന്നും, അവന്റെ ഒരു കാമുകിയായിരുന്ന ബാല -യുടെ ആവശ്യമനുസരിച്ചും അവൻ യോഹന്നാന്റെ (യഹ്യാ നബിയുടെ)-തലവെട്ടി തളികയിൽ അവ ൾക്ക് വെച്ചുൽ 17--29)'' ഇതു പോലെ വേറെയും സംഭവങ്ങൾ കാണാം. വിഭാഗം - 8
2:62

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَٰرَىٰ وَٱلصَّـٰبِـِٔينَ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

(62) നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരും, യഹൂദിയായവരും, നസ്റാനീ (ക്രിസ്ത്യാനി-) കളും, സ്വാബീകളും എല്ലാംതന്നെ, ആർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്തുവോ എന്നാലവർക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കും. അവരുടെ മേൽയാതൊരു ഭയപ്പാടുമില്ല. അവർ വ്യസനിക്കുകയുമില്ല. (62) -നിശ്ചയമായും യാതൊരു കൂട്ടർ آم َ ن ُ وا -അവർ വിശ്വസിച്ചു യാതൊരുകൂട്ടരും ه َ اد ُ وا അവർ യഹൂദികളായി و َ الن ക്രിസ്ത്യാനികളും ِ ين َ 2 و َ الص َّ اب ِ സ്വാബീകളും വിശ്വസിച്ചു ِ َّ اللها ِ ب അല്ലാഹുവിലും الآخ -അന്ത്യദിനത്തിലും -പ്രവർത്തിക്കുകയും ചെയ്തു -സൽക്കർമം എന്നാൽ അവർക്കുണ്ട് -അവരുടെ പ്രതിഫലം അവരുടെ റബ്ബിന്റെ അടുക്കൽ ഒരു ഭയവുമില്ല അവരുടെ മേൽ ُ ْ و َ لا -അവർ ഇല്ലതാനും -അവർ വ്യസനിക്കും. സ്വർഗത്തിന്റെ അവകാശികൾ തങ്ങൾ മാത്രമാണെന്ന് യഹൂദികളും, കിസ്ത്യാനികളും പറയാറുണ്ട്. (111--ാം വചനം നോക്കുക) തനി വർഗീയ -തയെ അടിസ്ഥാനമാക്കിയുള്ള ഈ കുത്തകാവകാശവാദത്തെ ഖണ്ഡിക്കുകയാണ് അല്ലാഹു ഈ വച നം മുഖേന ചെയ്യുന്നത്. നബി യിൽ വിശ്വസിച്ചവരെന്നോ, യഹൂദികളെന്നോ, ക്രിസ്ത്യാനി -കളെന്നോ സ്വാബീകളെന്നോ മറ്റോ ഉള്ള വർഗ വ്യത്യാസം കൂടാതെ, അല്ലാഹുവിലും അന്ത്യദിനത്തിലും ശരിക്കും വിശ്വസിക്കുകയും ആ ന്റ അടിസ്ഥാനത്തിലുള്ള സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത് ആരാണോ അവർക്കാണ് മോക്ഷവും വിജയവുമുള്ളത് എന്നു സാരം. മോക്ഷത്തിന്റെയും വിജ -യത്തിന്റെയും മാനദണ്ഡം വർഗീയമോ സാമുദായികമോ അല്ല. വിശ്വാസവും സൽക്കർമവുമാണ് എന്ന് ചുരുക്കം. ഇവിടെ ഒരു ചോദ്യത്തിനവകാശമുണ്ട് : നബി യിൽ വിശ്വസിക്കാത്ത യഹൂദികൾ ക്രിസ്ത്യാനികൾ മുതലായവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞ ത് വ്യക്തമാണ്. എന്നാൽ നബിയിൽ വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിച്ചുകൊണ്ടിരിക്കുക യും അവർ വിശ്വസിക്കുകയും സൽ ക്കർമം പ്രവർത്തിക്കുകയും ചെയ്താൽ എന്നു പറയുന്നതിന്റെ താൽപര്യമെന്താണ്? രിക്കൽ വിശ്വസിച്ചു കഴിഞ്ഞവർ പിന്നീട് എങ്ങിനെ പുതുതായി വിശ്വസിക്കും? ഇതാണ്േ ചാദ്യം. അൽപം ആലോചിച്ചാൽ ഈ ചോദ്യത്തിൽ കഴമ്പില്ലെന്ന് കാണാം. ആർക്കായാലും സത്യവിശ്വാസവും സൽക്കർമവും എന്ന് പറയുമ്പോൾ അത് രണ്ടും അനുഷ്ഠിച്ചു വരുന്നവർ അതിൽ നിന്ന് വ്യതിചലിക്കാതെ അതേ അവസ്ഥയിൽ ഉറച്ച് നിൽക്കണമെന്നും രണ്ടും അനുഷ്ഠിച്ചിട്ടില്ലാത്തവർ അത് അനുഷ്ഠിച്ചു തു ടങ്ങണമെന്നുമായിരിക്കും അതിന്റെ വിവക്ഷ. എന്നല്ലാതെ, ഒരിക്കൽ വിശ്വസിച്ചവർ വീണ്ടും ഒരു പുതിയ വിശ്വാസം സ്വീകരിക്കണമെന്നല്ല അർത്ഥം. വക്രതാൽപര്യങ്ങളും അനിസ്ലാമിക ചിന്താഗതികളും മനസ്സിൽ ഒളിച്ചുവെച്ച ചില ആളുകൾ ഈ വചനവും ഇതേമാതിരിയുള്ള 72 -ാം വചനവും ദുർവ്യാഖ്യാനം ചെയ്തു കാണാറുണ്ട്. ഇസ്ലാം മതം തന്നെ അംഗീകരിക്കണമെന്നില്ല ഏത് മതം സ്വീകരിച്ചാലും വിരോധമില്ല---ദൈവത്തിലും പരലോ -കജീവിതത്തിലും വിശ്വസിക്കുകയും നല്ലകാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ ആർക്കും രക്ഷ യും മോക്ഷവും ലഭിക്കുമെന്നത്രെ അവരുടെ വ്യാഖ്യാനത്തിന്റെ ചുരുക്കം. "സർവ്വമ തസത്യവാദം' എന്ന പേരിലറിയപ്പെടുന്ന ഒരു നിർമതവാദത്തെ ഈ രണ്ട് ക്വുർ-ആ ൻ വചനങ്ങളും അനുകൂലിക്കുന്നുവെന്ന് സമർത്ഥിക്കുകയാണവർ ഇതുമുഖേന ചെയ്യുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം സൽക്കർമം എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ചും അവ എങ്ങിനെയെല്ലാമായിരിക്കണമെന്ന് വിവരിക്കുന്ന ധാരാളക്കണക്കിലുളള വചനങ്ങൾ ഇല്ലാതിരിക്കുകയും അവ രണ്ടിനെക്കുറിച്ചും പ്രസ്താവിക്കുന്ന ഈ രണ്ട് വചനങ്ങൾ മാത്രമെ ക്വുർ-ആനിലുള്ളൂവെന്ന് വരുകയുമാണെങ്കി ൽ ഇവരുടെ ഈ വ്യാഖ്യാനം ഒരുവിധം ശരിയാണെന്ന് നമുക്കും സമ്മതിച്ചുകൊടുക്കാമായിരുന്നു. വിശ്വാസമെന്നും സൽക്കർമമെന്നും ക്വുർ-ആൻ ഒരു സ്ഥലത്ത് നിരുപാധികം പ റയുമ്പോൾ, ആ രണ്ടിനും ക്വുർ-ആനിൽ മറ്റു സ്ഥലങ്ങളിൽ എന്തെല്ലാം വിശദീകരണങ്ങളും ഉപാധികളും അവക്ക് അവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള അർത്ഥത്തിലായിരിക്കണം അതെന്ന് തീർച്ചയാണ്. അപ്പോൾ, ക്വുർ-ആൻ അംഗീകരിക്കുന്നതും വിഭാവന ചെയ്യുന്നതുമായ വിശ്വാസവും സൽക്കർമവും ഏതാണോ എങ്ങിനെയാണോ---അത് തന്നെയാണ് വിടെയും മറ്റെവിടെയും ക്വുർ-ആനിൽ ആ രണ്ടുംകൊണ്ട് വിവക്ഷ. അല്ലാതെ രോ മതക്കാരും അംഗീകരിച്ചുവരുന്ന അർത്ഥത്തിലുള്ള വിശ്വാസവും സൽക്കർമവും ക്വുർ-ആൻ അംഗീകരിക്കുന്നുവെന്നല്ല ഇതിന്റെ താൽപര്യം. തനി വിഗ്രഹാരാധനയിലും, വ്യക്തമായ ബഹുദൈവ വാദത്തിലും അധിഷ്ഠിതമായ മതത്തിന്റെ അനുയായികൾേ പാലും തങ്ങൾ ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്നു. മരണാനന്തര ജീവിത -ത്തിൽ മിക്ക മതക്കാരും വിശ്വസിക്കുന്നുവെന്ന് ഓരോ കൂട്ടരുടെയും വിശ്വാസം ഓരോ പ്രകാരത്തിലാണ്. ഒരു കൂട്ടർ പാപമായി വിചാരിക്കുന്നതിനെ പുണ്യകർമമായി ആചരിക്കുന്നു. ഉദാഹരണമായി തനി ശിർക്കും കുഫ്റുമാണെന്നും പൊറുക്കപ്പെടാത്തതാണെന്നും ക്വുർ-ആൻ വ്യക്തമാക്കിയ സൃഷ്ടിപൂജപോലെയുള്ള കാര്യങ്ങളെ ഏറ്റവും വലിയ പുണ്യകർമമായി മറ്റു ചില മതക്കാർ എണ്ണിവരുന്നു. എന്നിരിക്കെ, ഇവരെല്ലാവരും ക്വുർ-ആന്റെ ദൃഷ്ടിയിൽ വിജയികളും മോക്ഷക്കാരുമായിരിക്കുമെന്ന് വരുന്ന ആ വ്യാഖ്യാനം തികച്ചും അനിസ്ലാമികവും ദുരുദ്ദേശ്യപരവും നി രർത്ഥവുമാണെന്ന് ക്വുർ-ആൻ വിഭാവനം ചെയ്യുന്നതുമായ വിശ്വാസവും സൽക്കർമവും സ്വീകരിക്കുന്നവർക്കേ രക്ഷയുള്ളൂ- --ഒരു സമുദായത്തിന്റെയോ വർഗത്തിന്റെയോ കുത്തകയ ല്ല അത്-- -എന്നു മാത്രമാണ് ഈ വചനങ്ങളുടെ താൽപര്യം. ഇസ്ലാമല്ലാത്ത ഒരു മതവും അല്ലാഹു -വിങ്കൽ സ്വീകാര്യമല്ലെന്ന് സ്പഷ്ടമായ ഭാഷയിൽ അവൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. الإس ْ لام (-ഇസ്ലാമല്ലാത്ത ഒരു മതത്തെ ആരെങ്കിലും തേടുന്ന പക്ഷം അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവൻ പരലോകത്തിൽ നഷ്ടക്കാരിൽപെട്ടവനുമായിരിക്കും.(3:85) ഇസ്ലാമിന്റെതല്ലാത്ത വിശ്വാസവും സൽക്കർമവും ക്വുർ-ആന്റെ ഭാഷയിൽ വിശ്വാസവും സൽക്കർമവുമാകു -കയില്ലതന്നെ. സ്വാബീകൾ കൊണ്ടുദ്ദേശ്യം യഹൂദമതവും ക്രിസ്തീയമതവും പേക്ഷിച്ച് നക്ഷത്രങ്ങളെയോ, മലക്കുകളെ (ദേവീദേവൻമാരെ)യോ ആരാധി -ച്ചുവരുന്നവരാണെന്നും, മറ്റും അഭിപ്രായങ്ങളുണ്ട്. ഈ പേരിൽ അറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗക്കാർ ഇപ്പോൾ ഇല്ല. മതംമാറിയവർ എന്നാണ് ആ പദത്തിന് വാക്കർത്ഥം.
2:63–64

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ

ثُمَّ تَوَلَّيۡتُم مِّنۢ بَعۡدِ ذَٰلِكَۖ فَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَكُنتُم مِّنَ ٱلۡخَٰسِرِينَ

(63) (നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് (അഥവാ കരാർ) നാം വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂർ (പർവ്വതം) നാം ഉയർത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക) നിങ്ങൾക്ക് നാം നൽകിയതിനെ നിങ്ങൾ ബലത്തോടെ എടുത്തു (സ്വീകരിച്ചു)-കൊളളുവിൻ അതിലുള്ളതിനെ നിങ്ങൾ ഓർമിക്കുകയും ചെയ്യുവിൻ നിങ്ങൾ സൂക്ഷ്മതയുള്ളവരായേക്കാം (എന്ന് പറയുകയും ചെയ്തു) (64) പിന്നീട്, അതിന്ശേഷമായി നിങ്ങൾ തിരിഞ്ഞു കളഞ്ഞു, എന്നാൽ, നിങ്ങളുടെ മേൽ അല്ലാഹുവിന്റെ ദയയും (അഥവാ അനുഗ്രഹവും) കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ, നിങ്ങൾ നഷ്ടക്കാരിൽ പെട്ടവരാകുകതന്നെ ചെയ്യുമായിരുന്നു. (63) നാം വാങ്ങിയ സന്ദർഭം -നിങ്ങളുടെ ഉറപ്പ്, കരാർ നാം ഉയർത്തുകയും ചെയ്തു, ഉയർത്തിയിരിക്കെ നിങ്ങളുടെ മീതെ الطّ ُ ور َ ത്വൂറിനെ, പർവ്വതത്തെ وا خ ُ ذ ُ -നിങ്ങൾ പിടിക്കുവിൻ, സ്വീകരിക്കുവിൻ നിങ്ങൾക്ക് നാം നൽകിയതിനെ ശക്തിയോടെ, ബലമായി നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ -അതിലുള്ളതിനെ നിങ്ങളായേക്കാം, ആകുവാൻ വേണ്ടി -നിങ്ങൾ സൂക്ഷിക്കും (64) -പിന്നെ നിങ്ങൾ തിരിഞ്ഞു കളഞ്ഞു -അതിന് ശേഷം -എന്നാൽ ഇല്ലായിരുന്നെങ്കിൽ اللها അല്ലാഹുവിന്റെ ദയ അനുഗ്രഹം നിങ്ങളുടെ മേൽ -അവന്റെ കാരുണ്യവും നിങ്ങൾ ആയിരിക്കുകതന്നെ ചെയ്യുമായിരുന്നു നഷ്ടപ്പെട്ടവരിൽ വമ്പിച്ച ദൃഷ്ടാന്തങ്ങൾ നേരിൽ കാണുകയും, വിധിവിലക്കുകൾ നുസരിച്ച്കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ട് പിന്നെയും അനുസരണേ ക്കടിൽ തന്നെ മുഴുകിക്കൊണ്ടിരുന്നതിന് വേറൊരു ഉദാഹരണ -മാണ് ഈ വചനത്തിൽ കാണുന്നത്. ഈ സംഭവം അന്നത്തെ അറിയപ്പെട്ടിരുന്നത്കൊണ്ടായിരിക്കാം അധികം വിശദീകരിക്കപ്പെടാതിരുന്നത് م ِ يث َ اق َ (-മീഥാക്വ) എന്ന വാക്കിന് ഉറപ്പ്, ഉടമ്പടി, കരാർ എന്നൊക്കെ അർ ത്ഥം നൽകാം. സത്യം ചെയ്തോ, പ്രതിജ്ഞ വഴിയോ ഉറപ്പിക്കുന്ന കരാർ ന്നാണ് ഇമാം റാഗിബ് അതിന് അർത്ഥം കൽപിച്ചിരിക്കുന്നത് طُّور َ (-ത്വൂർ) എന്നാൽ പർവ്വതം എന്നർത്ഥം 171-ൽ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോ ൾ الج َ ب َ ل (-മല) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അൽ എന്ന അവ്യയം ചേർത്തു الطّ ُ ور َ -എന്ന് പറയുമ്പോൾ അത് സീനാ പർവ്വതത്തെ ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. അതിനാൽ (-നിങ്ങളുടെ മീതെ നാം ത്വൂർ ഉയർത്തി) എന്ന് പറഞ്ഞതുകൊണ്ട് സീനാ പർവ്വതത്തെ ഉയർത്തി എന്നാണെന്ന് ചിലരും, ഏതോ ഒരു പ ർവ്വതത്തെ ഉയർത്തി എന്നാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രണ്ടിൽ ഏതായാലും പർവ്വതത്തിന്റെ പേർ അറിയുന്നതിൽ പ്രത്യേകമായി പ്രയോജനമൊന്നുമില്ലല്ലോ. പരിഭാഷയിൽ കണ്ടതുപോലെ (-നിങ്ങളുടെ ഉറപ്പ് നാം വാങ്ങി) എന്നും (-നിങ്ങളുടെ മീതെ പർവ്വതത്തെ നാം ഉയർത്തുകയും ചെയ്തു) എന്നുമുള്ള വാക്യങ്ങൾ രണ്ടും വെവ്വേറേ വാക്യങ്ങളായും രണ്ടും ചേർന്ന് ഒരേ വാക്യമായും വ്യാഖ്യാതാക്കൾ അവയ്ക്ക് അർത്ഥം കൽപിച്ചു കാണാം. ഒരേ വാക്യമാകുമ്പോൾ നിങ്ങളുടെ മീതെ നാം പർവ്വതത്തെ ഉയർത്തിക്കൊണ്ട് നിങ്ങളുടെ ഉറപ്പ് വാങ്ങിയ സന്ദർഭം ഓർക്കുക എന്നായിരിക്കും അർത്ഥമായിരിക്കുക ഈ വചനത്തിലെയും ഈ സംഭവത്തെക്കുറിച്ച് പ്രസ്താവിക്കുന്ന മറ്റു വചനങ്ങളിലെയും വാക്കുകളും, ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളും ശാധിക്കുമ്പോൾ ഈ വചനത്തിന്റെ താൽപര്യം ഇങ്ങിനെ മനസ്സിലാക്കാം : അല്ലാഹുവിലും മൂസാ നബി (അ) യിലും വിശ്വസിച്ചിരിക്കുന്നത്കൊണ്ട് തൗറാത്തിലെ വിധിവിലക്കുകൾ സ്വീകരിക്കുവാൻ ബാധ്യസ്ഥരാണ്. എന്നാൽ അതിൽ അവർ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തു. അപ്പോൾ അവർക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പർവ്വതം ഉയർത്തൽ. തങ്ങളുടെ മേൽ അത് എന്ന് അവർ يعنى ان الواو عاطفعة على الاولى والحال على الثانى അവസരത്തിൽ തൗറാത്തിനെ മുറുകെ പിടിക്കണെ മന്നും, അതിലെ വിധിവിലക്കുകൾ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കൽപിച്ചു. അങ്ങിനെ ചെയ്തുകൊള്ളാമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തു. എന്നി പിന്നെയും അവർ പഴയപടി തന്നെ അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. എങ്കി ലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം അവരെ അവൻ എല്ലാം നഷ്ടപ്പെട്ട -വരാക്കിയില്ല. അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണണമെന്ന് ആവശ്യ -പ്പെട്ടതും, അതിനെത്തുടർന്ന് ഇടിത്തീ ബാധിച്ചതും മറ്റും എടുത്തു പറഞ്ഞ ശേഷമാണ് സൂഃ 154-ൽ അല്ലാഹു ഈ സംഭവത്തെപ്പറ്റി (-അവരുടെ ഉറപ്പിനെ---കരാറിനെ---സംബന്ധിച്ചു നാം അവരുടെ മീതെ ന ഉയർത്തുകയും ചെയ്തു) എന്ന് പറഞ്ഞിരിക്കുന്നത്. ഈ സംഭവം വിവരിച്ച മറ്റൊരു സൂറത്ത് അതിലും തന്നെ ഇടിത്തീ ബാധിച്ച സംഭവവും വേറെ പല സംഭവങ്ങളും വിവരിച്ച ശേഷമാണ് 171-ാം വചനത്തിൽ ഈ സംഭവത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. (-അവരുടെ മീതെ മലയെ നാം പുഴക്കിയ സന്ദർഭം ഓർക്കുക) എന്നു തുടങ്ങിക്കൊണ്ടാണ് വിവരിക്കുന്നത്. അതേമാതിരിത്തന്നെയാണല്ലോ ഇവിടെയും ഉള്ളത്. അഥവാ അല്ലാഹുവിനെ കാണണമെന്ന് അവർ ആവശ്യപ്പെട്ടതും, അവർക്ക് ഇടിത്തീ ബാധിച്ചതുമടക്കം പല വിഷയങ്ങളും വിവരിച്ച ശേഷമാണ് ഇവിടെ യും ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത്. അപ്പോൾ ഇടിത്തീ ബാധി ച്ച സംഭവവും അവരുടെ മീതെ പർവ്വതം ഉയർത്തിയ സംഭവവും ഒന്നല്ലെന്നും, രണ്ടും രണ്ടാണെന്നും സംശയത്തിന്നിടമില്ലാത്തവണ്ണം വ്യക്തമാണ്. എല്ലാ വ്യാഖ്യാതാക്കളും അങ്ങിനെത്തന്നെയാണ് പറയുന്നതും. എന്നാൽ, രണ്ടും ഒരേ സംഭവമാണെന്ന് ചില വക്രതാൽപര്യക്കാർ പ്രസ്താവിച്ചു കാണുന്നു. ഘോരമായ ഇടിയുടെ കിടുക്കം നിമിത്തമോ, ഭൂകമ്പം നിമിത്തമോ തങ്ങളുടെ അടുത്ത് വളരെ ഉയരത്തിൽ പൊന്തി നിൽക്കുന്ന ആ പർവ്വതം തങ്ങളു ടെ മീതെ വീണേക്കുമോ എന്നു അവർ ഭയപ്പെടുക സ്വാഭാവികമാണെന്നും, പ ർവ്വതം തലക്ക് മീതെ ഉയർത്തൽ ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ സമർത്ഥനം. അതൊരു അസാധാരണ സംഭവമൊന്നുമല്ലെന്ന് വരുത്തിത്തീർക്കലാണിവരുടെ ലക്ഷ്യമെന്ന് സ്പ ഷ്ടമാണ്. എന്നാൽ, മനുഷ്യനറിയാവുന്ന പ്രകൃതി നിയമങ്ങൾക്കതീതമായി അല്ലാഹു ചില സംഭവങ്ങൾ ബുദ്ധിപരമായി നോക്കുമ്പോൾ അസംഭവ്യം( محال ) അല്ലാത്ത ഏതൊരു കാര്യവും സംഭവിക്കുവാൻ ബുദ്ധിപരമായി സാധ്യതയുള്ള ഏതൊരു കാര്യവും അല്ലാഹുവിന്റെ ണന്നും, വ്യക്തമായ വാക്കുകളിൽ അല്ലാഹു ഒരു കാര്യം പ്രസ്താവിച്ചാൽ അതിനെ മറിച്ചുതിരിച്ച് വ്യാഖ്യാനിക്കുവാൻ സൃഷ്ടികൾക്ക് അവകാശമില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള ദുർവ്യാഖ്യാനങ്ങൾക്ക് തരിമ്പു -പോലും വിലകൽപിക്കുവാനില്ല. ഇവിടെയും സൂഃ നിസാ-ഇലുമായി രണ്ട് സ്ഥ ലത്ത് മീതെ നാം പർവ്വതം ഉയർത്തി الطور الطور الطور الطور എന്നും, സൂഃ അവരുടെ മീതെ നാം മലപുഴക്കി എന്നും അല്ലാഹു പറഞ്ഞു. ഒരു തണലെന്നോണം എന്നുകൂടി പറഞ്ഞിരിക്കുന്നു. نتق -യുടെ വാക്കർത്ഥത്തെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്. വൃക്ഷം, കുട എന്നിങ്ങനെ തണൽ നൽകുന്ന വസ്തുവിനാണ് എന്നു പറയുക. ഇതിനെല്ലാം പുറമെ, അതു അവർ കരുതി എന്നും പറയുന്നു. ഇത്രയൊക്കെ അല്ലാഹു പ്രസ്താവിച്ചിട്ട് പിന്നെയും പർവ്വതം ഉയർത്തൽ ഉണ്ടായിട്ടില്ല-അത് നിൽക്കുന്നേടത്ത് തന്നെ പൊന്തി നിന്നതല്ലാതെ നിലംവിട്ട്െ പാന്തിയിരുന്നില്ല എന്നു ക്വുർ-ആനിൽ വിശ്വസിക്കുന്നവരെന്ന് അഭിമാനിക്കുന്ന ഒരാൾ പറയുവാൻ ധൈര്യപ്പെടുന്നതിൽ ആശ്ചര്യം തോന്നുന്നു ! ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ മർഹൂം ശൈഖ് മുഹമ്മദ് അബ്ദെ യ സംബന്ധിച്ച് തഫ്സീറുൽ മനാറിൽ സയ്യിദ് റഷീദ് രിദ്വാ ഉദ്ധരിച്ച രണ്ട് പ്രസ്താവനകൾ അറിയുന്നത് സന്ദർഭോചിതമായിരിക്കും (1) (ശൈഖ് അബ്ദ) പറയുന്നു : അല്ലാഹുവിന്റെ കിതാബിനെ മനസ്സിലാക്കുവാൻ അതിന്റെ വാചാല ശൈലി മുഖേന അത് അറിയിച്ചു തരുന്നതല്ലാത്ത മറ്റൊന്നിന്റെ ആവശ്യം നമുക്കില്ല. അതിനോട് വല്ലതും കൂട്ടിച്ചേർക്കുകയോ അനുബന്ധിപ്പിക്കുകയോ ചെയ്യേണ്ടുന്ന ആവശ്യവുമില്ല. ടെ മീതെ പർവ്വതം ഉയർത്തിയ വിഷയം അത് നമുക്ക് പറഞ്ഞുതന്നിരിക്കുന്നു. അവരെ സത്യവിശ്വാസം സ്വീകരിക്കുന്നതിന് നിർബന്ധിക്കുവാനായിരുന്നു അതെന്ന് അത് ( ക്വുർ-ആൻ) പറഞ്ഞിട്ടില്ല. അത് (പർവ്വതം) അവരിൽ വീണേക്കുമെന്ന് അവർ കരുതി എന്നുമാത്രമാണ് മറ്റൊരു ആയത്തിൽ പറഞ്ഞിരിക്കുന്നത്. (തുടർന്ന് കൊണ്ട് അദ്ദേഹം ഫിലെ ആയത്ത് ഉദ്ധരിക്കുന്നു എന്നിട്ട് പറയുന്നു : النتق എന്നാൽ കുലുക്കം, ആട്ടം, വലി, കുടയൽ ُ ز ـ الجذب ـ النفض ا ശلز َ عزعة ـ ا ) എന്നൊക്കെ അർത്ഥമുണ്ട്. نتق الشيئ (-ഒരു വസ്തുവെ നത്ക്വ് ചെയ്തു) എന്നു പറഞ്ഞാൽ അതിനെ വലിച്ചു പുഴക്കിയെടുത്തു( جذبھ واقتلعھ ) എന്നത്രെ. ഒരു പക്ഷേ അതുവല്ല കമ്പനംകൊണ്ടും ഉണ്ടായതായിരിക്കാം അവരോട് ഉറപ്പ് വാങ്ങിയെന്ന് പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് അവർ സത്യവിശ്വാസം സ്വീകരിക്കുകയും, മൂസാ (അ) നോട് പ്രതിജ്ഞ നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ്. അപ്പോൾ അതിനു ശേ ഷം പർവ്വതം ഉയർത്തിയതും, അത് തങ്ങളുടെ മീതെ വീഴുമെന്ന് അവർ കരുതിയതുമാ യ ദൃഷ്ടാന്തങ്ങൾ ഉണ്ടാവാൻ കാരണം അവർക്കു നൽകപ്പെട്ട വേദഗ്രന്ഥത്തെ അവർ ഉത്സാഹത്തോടും ഗൗരവത്തോടുംകൂടി സ്വീകരിക്കുവാൻ വേണ്ടിയായിരിക്കും ദൃഷ്ടാ -ന്തങ്ങൾ കാണുന്നത് വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ബോധവും അനുഭവവും ഉളവാക്കുകയും ചെയ്യുമല്ലോ. (2) പർവ്വതം ഉയർത്തിയത് ഒരു പ്രകൃതി ദൃഷ്ടാന്തം ( اية كونية ) ആയിരുന്നുവെങ്കിൽ അൽ-ഉസ്താദുൽ-ഇമാം (ശൈഖ് അബ്ദ)-ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ പക്ഷത്താകുന്നു. അതായത്, പർവ്വതം ഭൂമിയിൽ നിന്നും പുഴക്കി ഉയർത്തപ്പെ -ടുകയും അവരുടെ മീതെ അന്തരീക്ഷത്തിൽ തൂങ്ങിനിറുത്തപ്പെടുകയും ചെയ്തുവെന്ന് സാരം, മറ്റൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവിധം അത്ര സ്പഷ്ടമായ വാക്കുകളല്ലെങ്കിലും വാചകങ്ങൾ നോക്കുമ്പോൾ അതിൽ നിന്നു അതു തന്നെയാണ് വെളി -വാകുന്നത്. കാരണം, ഉയർത്തുക എന്നു പറഞ്ഞാൽ മേൽപോട്ടു പൊക്കുക എന്നാണ ല്ലോ.'' ( من تفسير المنار ) ഒരു യാഥാർത്ഥ്യം ഓർമയിലുണ്ടായിരിക്കുന്നത് ഇവിടെയും തുപോലെയുള്ള അസാധാരണ സംഭവങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മറ്റു സ്ഥലങ്ങളിലും പ്ര യോജനകരമായിരിക്കും. അതായത് : പൂർവ്വകാല സമുദായങ്ങൾ ഇന്നത്തെ തലമുറകളെ അപേക്ഷിച്ച് ബുദ്ധിശക്തിയിലും ചിന്താശക്തിയിലും കേവലം ബാല്യദശയിലായിരുന്നു. കാലം പക്വതയും വളർച്ചയും കൈവന്നുകൊണ്ടിരിക്കുകയാണ്. ഈ വളർച്ചയും പുരോഗതിയും മനുഷ്യൻ നല്ലവഴിക്കോ ചീത്ത വഴിക്കോ തിരിച്ചുവിടുന്നുവെന്നുള്ളത് വേറൊരു വിഷയമാകുന്നു. അതുകൊണ്ടാണ് പൂർവ്വകാല പ്രവാചകൻമാരുടെ കൈക്ക് ജനങ്ങളെ കാര്യം മനസ്സിലാക്കുവാൻ പ്രകൃതി ചട്ടങ്ങൾക്കതീതമായ അൽഭുത ദൃഷ്ടാന്തങ്ങൾ അല്ലാഹു വെളിവാക്കിക്കൊണ്ടിരുന്നത്. മുൻസമുദായങ്ങളെ അപേക്ഷിച്ചു ഏറ്റവും വലിയ ചരിത്രമുള്ള ഒരു സമുദായമാണേ ല്ലാ അവരെ ഉദ്ധരിക്കുവാൻ നിയുക്തനായ മൂസാ നബി (അ)-െ ന്റയും. ആകയാൽ, ഇത്തരം ദൃഷ്ടാന്തങ്ങൾ ഏറ്റവുമധികം കാണപ്പെടുന്നത് മൂസാ (അ) ന്റെ കൈക്കും, മുമ്പിലുമാകുന്നു. ഏത് ദൃഷ്ടാന്തം കണ്ണിൽ കണ്ടാലും അത്കണ്ടു അൽപം കഴിയുമ്പോഴേക്കും ചെറുകുട്ടികളെപ്പോലെ അതെല്ലാം മറന്നു വീണ്ടും പഴയസമ്പ്രദായം തുടരലും പലവട്ടം ആവർത്തിച്ചുറപ്പിച്ച കരാറും പ്രതിജ്ഞയും ലംഘിക്കലും പതിവായിത്തീർന്നതിന്റെ പിന്നിലുള്ള രഹസ്യം അതാകുന്നു. ചെങ്കടൽ പിളർന്നപോലെയും വടി മഹാസർപ്പമായി മാറിയപോലെയുമുള്ള വലിയൊരു ദൃഷ്ടാന്തമല്ല മല ഉയർന്നതെന്ന് ആലോചിച്ചു നോക്കിയാലറിയാം. ഇന്നു അത്തരം ഒരു ദൃഷ്ടാന്തം കേണ്ടക്കുന്ന ഒരു മനുഷ്യൻ നിശ്ചയമായും അക്കാലത്തുള്ളവരെപ്പോലെ അത്രവേഗം മറന്ന് പോകുമെന്ന് തോന്നുന്നില്ല. പക്വബുദ്ധിവന്നിട്ടി -ല്ലാത്തവരെ മാത്രം നേർമാർഗത്തിലാക്കുക സാധ്യമല്ല. ഇടക്കിടെ ഭീഷണിയും, പേടിപ്പെടുത്തലും അനിവാര്യമാകുന്നു . വിശ്വാസം അടിച്ചേൽപ്പിക്കുകയെന്നല്ല ഇതിന്റെ അർത്ഥം. കുട്ടികളുടെ മനഃശ്ശാസ്ത്രം അറിയു -ന്നവർക്ക് ഈ വാസ്തവം വേഗം മനസ്സിലാക്കാൻ കഴിയും. അന്ത്യപ്രവാചകരായ മുഹമ്മദ് തിരുമേനിയുടെ കാലമായപ്പോഴേക്കും മനുഷ്യവർഗത്തിന്റെ പക്വപ്രായം ആരംഭിച്ചു കഴിഞ്ഞു. ആ നിലക്ക് തിരുമേനിയുടെ കൈക്ക്- --പല അമാനുഷിക ദൃഷ്ടാന്തങ്ങളും - അവിടുത്തെ പ്രത്യക്ഷ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചത് വിശുദ്ധ ക്വൂർ-ആ നെയാണല്ലോ. ഈ യാഥാർത്ഥ്യം അല്ലാഹു തന്നെ സൂറത്തുൽ ഇങ്ങിനെ ചൂണ്ടിക്കാ -ട്ടിയിരിക്കുന്നു. (-സാരം: ദൃഷ്ടാന്തങ്ങളെയുംകൊണ്ട് അയക്കുവാൻ നമുക്ക് തടസ്സമായത് പൂർവ്വികൻമാർ വയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗ്രോത്രത്തിന് കണ്ടറിയത്ത ക്ക ഒരു ദൃഷ്ടാന്തമായിക്കൊണ്ട് നാം ഒട്ടകത്തെ നൽകി. എന്നിട്ട് അവർ അതിനെ അക്രമിച്ചുകളഞ്ഞു. ഭയപ്പെടുത്തുവാൻ വേണ്ടിയല്ലാതെ ദൃഷ്ടാന്തങ്ങളെയും കൊണ്ട് നാം അയക്കാറില്ല. (ഇസ്റാ-ഉ് 59) കൂടുതൽ വിവരം സൂറഃ കാണാം . മുഖവുരയിലും ചിലതെല്ലാം കഴിഞ്ഞുപോയിട്ടുണ്ട്. മൂസാ നബി-(അ)െ യയും, പൂർവ്വകാല നബിമാരുടെയും കൈക്കു വെളിപ്പെട്ട ദൃഷ്ടാന്തങ്ങൾ പരിശോധിച്ചാ ൽ, അവ മിക്കവാറും ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നുവെന്ന് കാണാവുന്നതാണ്.
2:65–66

وَلَقَدۡ عَلِمۡتُمُ ٱلَّذِينَ ٱعۡتَدَوۡاْ مِنكُمۡ فِي ٱلسَّبۡتِ فَقُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ

فَجَعَلۡنَٰهَا نَكَٰلٗا لِّمَا بَيۡنَ يَدَيۡهَا وَمَا خَلۡفَهَا وَمَوۡعِظَةٗ لِّلۡمُتَّقِينَ

(65) സന്തതികളേ) നിങ്ങളിൽ നിന്ന് സബ്ത്തി ധ ശബ്ബത്ത് ആചരണത്തി പ ൽ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ അവരോട് നാം പറഞ്ഞു: കുരങ്ങുകളായിത്തീരുവിൻ ! (66) അങ്ങനെ, അതിനെ നാം അതിന്റെ മുമ്പിലുള്ളവർക്കും അതിന്റെ പിമ്പിലുള്ളവർക്കും ഒരു (പാഠം നൽകുന്ന) ശിക്ഷയാക്കി ; സൂക്ഷ്മത പാലിക്കുന്നവർക്ക് ഒരു സദുപദേശവും (ആക്കി). (65) -തീർച്ചയായും ഉണ്ട് നിങ്ങൾ അറിഞ്ഞു ا ّ َ ِ ين َ യാതൊരു കൂട്ടരെ അവർ അതിക്രമിച്ചു നിങ്ങളിൽ നിന്ന് الس ശബ്ബത്തിൽ, ശനിയാഴ്ചയിൽ -അപ്പോൾ നാം പറഞ്ഞു ْ ُ ; ل َ -അവരോട് ك ُ ون ُ وا -നിങ്ങൾ ആകുവിൻ -കുരങ്ങുകൾ -ഹീനൻമാരായ, നിന്ദ്യൻമാരായിക്കൊണ്ട്. (66) അങ്ങനെ അതിനെ നാം ആക്കി ن َ ك َ الا -ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാപാഠം -അതിന്റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവർക്ക്) അതിന്റെ പിമ്പിൽ ഉള്ളതിനും (പിന്നിലുള്ള -വർക്കും) -ഒരു സദുപദേശവും സൂക്ഷ്മതപാലിക്കുന്നവർക്ക് കഴിഞ്ഞുപോയ ഒരു അനുസരണക്കേടും അതിനാൽ ലഭിച്ച ശിക്ഷയും ചൂണ്ടിക്കാട്ടുകയാണ്. മുസ്ലിംകൾക്ക് വെള്ളിയാഴ്ചയെ -ന്നപോലെ, നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവർ അന്ന് ജോലികളിൽനിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില്ര പത്യേക അനുഷ്ഠാന കർമങ്ങൾ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ആചര -ണത്തിന് സബത്ത് - അഥവാ ശബ്ബത്ത് എന്ന് പറയുന്നു. ശനിയാഴ്ചക്ക് സബ്ത്ത്ദിവസം السبت ) എന്നും പറയപ്പെടുന്നു. അതിനാൽ, فِي السبت -എന്ന വാക്കിന് ശനിയാഴ്ച ദിവസത്തിൽ എന്നും ശബ്ബത്ത് ആചരണത്തിൽ എന്നും അർത്ഥം വരാം. സാരത്തിൽ രണ്ടും വ്യത്യാസമില്ലതാനും. യഹൂദികൾ ഇന്നും ശബ്ബത്ത് ആചരിച്ചു വരുന്നത് ആഴ്ചവട്ടത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച തന്നെ. ക്രിസ്ത്യാനികൾ അതാചരിക്കുന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമെന്ന നിലക്ക് ഞായറാഴ്ചയുമാകുന്നു. രു ഹദീഥിൽ വെള്ളിയാഴ്ചയെക്കുറിച്ച് നബി തിരുമേനി ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "ഇതായിരുന്നു അവർക്ക് (വേദക്കാർക്ക്) നിയമിക്കപ്പെട്ടിരുന്ന ദിവസം. എന്നിട്ട് അവർ അതിൽ ഭിന്നിച്ചു. നമുക്ക് അല്ലാഹു അതിലേക്ക് മാർഗദർശനം നൽകിയിരിക്കുക -യാണ്. ജനങ്ങൾ അതിൽ നമ്മുടെ പിന്നാലെയാണുള്ളത്. അതായത് യഹൂദികൾ റ്റന്നും ക്രിസ്ത്യാനികൾ പിറ്റേന്നിന്റെ പിറ്റേന്നും'. (ബു.-മു) ശബ്ബത്ത് സംഭവം 163-166 ൽ കുറെകൂടി വിശദമായി ദ്ധരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ് : "സമുദ്രതീരത്ത് വസിച്ചി -രുന്ന ഒരു രാജ്യക്കാർ മത്സ്യവേട്ട നടത്തുന്നവരായിരുന്നു. ശബ്ബത്ത് നാളിൽ ജോലിചെയ്തുകൂടായ്കയാൽ മീൻ പിടിക്കുവാൻ പാടില്ലായിരുന്നു. മൽസ്യമാ -ണെങ്കിൽ അന്നത്തെ ദിവസം കൂട്ടംകൂട്ടമായി പ്രവഹിച്ചുകൊണ്ടിരിക്കുകയും ചെ യ്യും. അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പരീക്ഷണമായിരുന്നു അത്. അവർ ഒരു ഉപായം കണ്ടുപിടിച്ചു. ശനിയാഴ്ച ദിവസം സമുദ്രത്തിന്റെ അടുത്ത സ്ഥലങ്ങളിൽ കുഴികളുണ്ടാക്കി നീർച്ചാലുകൾ വഴി അതിലേക്ക് വെളളം കടത്തിവിടുക. ശനിയാഴ്ച ദിവസം അതി ൽ മത്സ്യം വന്നുനിറയുമ്പോൾ ചാലുകൾ അടച്ചിടുക. ശബ്ബത്തിന്റെ സമയം കഴിഞ്ഞ ശേഷം ആ മൽസ്യം പിടിച്ചു ശേഖരിക്കുകയും ചെയ്യും. ഇതിനെപ്പറ്റി അവരിലുണ്ടാ -യിരുന്ന നല്ല മനുഷ്യൻമാർ അവരെ ഉപദേശിച്ചു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല . ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ അല്ലാഹു കുരങ്ങുകളാക്കി ശിക്ഷിക്കുകയും ചെയ്തു. ഇപ്പോൾ, ( الع എന്ന പേരിൽ അറിയപ്പെടുന്ന ഐലത്തു ( ايلة -ഏലാത്ത്) ആയിരുന്നു ആ രാജ്യമെന്നും, അതിനടുത്ത് മദ്യനി - ലായിരുന്നു സംഭവം നടന്നതെന്നും പറയപ്പെടുന്നു. ആ ഭാഗ -ങ്ങളിലെല്ലാം തന്നെ അനവധികാലം കുടിയേറിപ്പാർത്തിരുന്നു. മതനിയമത്തെ മറികടക്കുവാനുള്ള അവരുടെ ആ ഉപായം നിയമെ ത്ത ധിക്കരിക്കലും വഞ്ചനയുമാണല്ലോ. ഉപദേഷ്ടാക്കളുടെ ഉപദേശങ്ങളും അവ ർ വിലവെച്ചില്ല. അപ്പോൾ അവരുടെ പ്രവൃത്തിക്കൊത്ത ശിക്ഷതന്നെ അല്ലാഹു അവർക്ക് നൽകി. അവരെ കുരങ്ങുകളാക്കി രൂപം മാറ്റി. ശരീരാകൃതിയിൽ മനുഷ്യനും കുരങ്ങും കുറേയൊക്കെ സാമ്യമുള്ളതുപോലെ, അവരുടെ പ്രവൃത്തികളും ബാഹ്യത്തിൽ നിയമം പാലിച്ചുവെന്ന് പറയാവുന്ന വിധത്തിലാണല്ലോ. ബാഹ്യത്തിൽ മതത്തിന്റെ വിധിവിലക്കുകളെ അനുസരിക്കുന്നുവെന്ന് വരുത്തുകയും യഥാർത്ഥത്തിൽ അവയിലടങ്ങിയ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരും - അവർ അക്കാലത്തുള്ളവരാകട്ടെ, മീൻപിടുത്തക്കാരെ അനുകരിക്കുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്. അങ്ങിനെയുള്ളവർക്കെല്ലാം പാഠം നൽകുന്ന ഒരു താ ക്കീതാണ് ആ ശിക്ഷയെന്നും, ആ മീൻപിടുത്തക്കാരെ ഉപദേശിച്ചുകൊണ്ടിരുന്ന ആ നല്ല മനുഷ്യൻമാരെപ്പോലെ അല്ലാഹുവിന്റെ വിധിവിലക്കുകൾ ഭയഭക്തൻമാർക്ക് ഈ സംഭവത്തിൽ നിന്ന് ഉപദേശം ഉൾക്കൊള്ളുവാൻ കഴിയുന്നതാണെന്നും 66-ാം വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. (-നിങ്ങൾ കുരങ്ങുകളായിത്തീരുവിൻ) എന്ന് അല്ലാഹു അവരോട് പറഞ്ഞമാത്രയിൽ അവർ തീർച്ച തെ ന്ന. ഏതൊരു കാര്യത്തെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അവൻ പറഞ്ഞാൽ അതുണ്ടാവുക -തന്നെ ചെയ്യും. (36:82) ഇവരെ കുരങ്ങുകളാക്കി എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവരുടെ ശരീരത്തിന്റെ രൂപം മാറ്റിയില്ലെന്നും, അവരുടെ ഹൃദയങ്ങളെ കുരങ്ങുകളുടെ ഹൃദയം പോലെയാക്കി- ഉപദേശവും താക്കീതും ഫലപ്പെടാതാക്കി---എന്നാണെന്നുമാണ് മുജാഹിദ് (റ) പ്രസ്താ- ചെങ്കടലിന്റെ വടക്കേതല രണ്ടായി പിളർന്ന് ഒന്ന് ഇടത്തോട്ട് സൂ യസ് വഴി മദ്ധ്യധരണ്യാഴിയിൽ ചേരുന്നു. മറ്റേത് വലത്തോട്ട് എന്ന ഐലത്തുവരെ നീണ്ടുപോകുന്നു. രണ്ടു ശാഖകൾക്കുമിടയിൽ മുക്കോണാകൃതിയിൽ കിടക്കുന്ന കരയിലും പരിസരങ്ങളിലുമാണ് സീനാ പർവ്വതം, തീഹു -മരുഭൂമി, ഹേറോബ്, മദ്യൻ (മിദ്യാൻ)-മുതലായവ (4--ാം നമ്പ്ര് ഭൂപടവും മറ്റും നോക്കുക) ഇന്നത്തെ രാഷ്ട്രത്തിന്റെ കീഴിലാണ് ആ തുറമുഖം ഇപ്പോഴുള്ള -ത്. ഇങ്ങിനെ അഭിപ്രായപ്പെട്ടതായി അറിയപ്പെടുന്നില്ല. ഇവിടെയും 63 ലും, 166 ലും അല്ലാഹു പ്രസ്താവിച്ചതിന്റെ വ്യക്തമായ അർത്ഥത്തിന് യോജിക്കാത്ത ഒരൊറ്റപ്പെട്ട അഭിപ്രായം മാത്രമാണ് മുജാഹിദ് (റ)ന്റെ ഈ അഭിപ്രായമെന്ന് ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പല മഹാൻമാരുടെയും പ്രസ്താവനകളും അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം അദ്ദേഹം ഇങ്ങിനെ പറഞ്ഞിരിക്കുന്നു: ""ഈ ഇമാമുകളിൽ നിന്നെല്ലാം ഈ വാക്യങ്ങൾ ഇവിടെ നാം ഉദ്ധരിക്കുവാൻ കാരണം, അക്കൂട്ടരുടെ ശരീരാകൃതി മാറ്റിയിട്ടില്ലെന്നും, മാനസികമായ പ്രകൃതിമാറ്റമേ ഉണ്ടായിട്ടുള്ളൂവെന്നും മുജാഹിദ്---അല്ലാഹു അദ്ദേഹത്തിന് കരുണ നൽകട്ടെ--- പറഞ്ഞതിനെതിരാണ് ആ മഹാന്മാരെല്ലാം പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കുവാൻ വേണ്ടിയാകുന്നു. ആകൃതിയിലും പ്രകൃതിയിലും അവർ കോലം -ള്ളതാണ് ശരി.'' അസാധാരണ സംഭവങ്ങളൊന്നും ദഹിക്കാത്ത ചില ആളുകൾ മുജാഹിദ് (റ) ന്റെ ഒറ്റപ്പെട്ട അഭിപ്രായത്തിന് മുൻഗണന നൽകുകയും, മറ്റുള്ള അഭി്ര പായങ്ങളും, തെളിവുകളും അഗണ്യമാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലോ. ആ ശിക്ഷ ശബ്ബത്ത് നാളിൽ അതിക്രമം പ്രവർത്തിച്ച ഒരു ജനതക്ക് പ്രത്യേകം നൽകപ്പെട്ട ശിക്ഷയായി പ്രസ്താവിക്കുകയും, ആ സംഭവത്തിന്റെ മുമ്പിലും പിമ്പിലുമുള്ളവർക്ക് തൊരു പാഠം നൽകുന്ന ശിക്ഷയാണെന്ന് അല്ലാഹു പറയുകയും ചെയ്തിരിക്കെ, ഈ അഭി്ര പായത്തിന് ന്യായീകരണം കാണുന്നില്ല. പാപവും ധിക്കാരവും അധികമാകുമ്പോൾ ഹൃദയത്തിലേക്ക് വേണ്ടതൊന്നും പ്രവേശിക്കാത്തവിധം അവ മുദ്രവെക്കപ്പെടുന്നതാണെ ഒന്നിലധികം സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. ഈ അഭിപ്രായമനുസരിച്ച് അക്കൂട്ടത്തിൽ പെട്ട ഒരു സംഭവമായിട്ടേ ഈ സംഭവത്തെ ഗണിക്കുവാനുള്ളൂ. ഏതായാലും രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവർക്ക് സന്താന -ങ്ങൾ ജനിക്കുകയോ ഉണ്ടായിട്ടില്ല. ഇബ്നു (റ) പ്രസ്താവിച്ചതായി ഇമാം മുസ്ലിം (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: "കുരങ്ങുകളും പന്നികളും രൂപം മറിക്കപ്പെട്ടവ -രിൽ നിന്നുണ്ടായതാണോ എന്ന് നബി യോട് ചോദിച്ചവരോട് നബി പറഞ്ഞു: അല്ലാഹു ഒരു കൂട്ടരെ നശിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുമ്പോൾ അവർക്ക് അവൻ സന്താനം നൽകു -കയുണ്ടായിട്ടില്ല. കുരങ്ങുകളും പന്നികളും അതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു.'
2:67–68

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦٓ إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تَذۡبَحُواْ بَقَرَةٗۖ قَالُوٓاْ أَتَتَّخِذُنَا هُزُوٗاۖ قَالَ أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا فَارِضٞ وَلَا بِكۡرٌ عَوَانُۢ بَيۡنَ ذَٰلِكَۖ فَٱفۡعَلُواْ مَا تُؤۡمَرُونَ

(67) മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക) "അല്ലാഹു നിങ്ങളോട് നിങ്ങൾ ഒരു പശുവിനെ അറുക്കണമെന്ന് കൽപിക്കുന്നു.' അവർ പറഞ്ഞു: "താങ്കൾ ഞങ്ങളെ പരിഹാസ്യ വസ്തുവാക്കുകയാണോ' ? അദ്ദേഹം പറഞ്ഞു: "ഞാൻ വിഡ്ഢികളിൽപെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു' ധ വിഡ്ഢികളുടെ സ്വഭാവമാണല്ലോ പരിഹസിക്കൽ (68) അവർ പറഞ്ഞു : താങ്കൾ താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക : അത് എന്ത് (തരം) പശുവാണെന്ന് അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : അവൻ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയിൽ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കൽപിക്കപ്പെടുന്നത് നിങ്ങൾ ചെയ്തുകൊള്ളുവിൻ. (67) പറഞ്ഞ സന്ദർഭം َ ُ و -മൂസാ -തന്റെ ജനതയോട് َّ ن ِ إ َ َّ اللها -നിശ്ചയമായും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു -നിങ്ങൾ അറുക്കുവാൻ -ഒരു പശുവെ او ُ لا َ ق അവർ പറഞ്ഞു -താങ്കൾ ഞങ്ങളെ ആക്കുകയാണോ പരിഹാസം, പരിഹാസ്യം َ لا َ ق അദ്ദേഹം പറഞ്ഞു أ َ ع ُ وذ ُ ഞാൻ ശരണം തേടുന്നു ِ َّ اللها ِ ب അല്ലാഹുവിനോട് ഞാൻ ആകുന്നതിനെക്കുറിച്ച് വിവരമില്ലാത്തവരിൽ, വിഡ്ഢികളുടെ (വിവേകമില്ലാത്തവരുടെ) -കൂട്ടത്തിൽ. (68) او ُ لا َ ق അവർ പറഞ്ഞു -ഞങ്ങൾക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കുക -താങ്കളുടെ റബ്ബിനോട് -അവൻ വിവരിച്ചു തരട്ടെ ل َ ن َ ا ഞങ്ങൾക്ക് -അത് എന്താണെന്ന് َ لا َ ق -അദ്ദേഹം പറഞ്ഞു നിശ്ചയമായും അവൻ പറയുന്നു َّ َ ا ِ إ -നിശ്ചയമായും അത് ഒരു പശുവാകുന്നു (-വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല -പ്രായം കുറഞ്ഞതും (കന്യകയും) അല്ല ع َ و َ ان ٌ -മദ്ധ്യതരം, ഇടത്തരം അതിനിടയിൽ -എനി നിങ്ങൾ ചെയ്യുവിൻ -നിങ്ങളോട് കല്പിക്കപ്പെടുന്നത്.
2:69–71

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوۡنُهَاۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ صَفۡرَآءُ فَاقِعٞ لَّوۡنُهَا تَسُرُّ ٱلنَّـٰظِرِينَ

قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ ٱلۡبَقَرَ تَشَٰبَهَ عَلَيۡنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهۡتَدُونَ

قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا ذَلُولٞ تُثِيرُ ٱلۡأَرۡضَ وَلَا تَسۡقِي ٱلۡحَرۡثَ مُسَلَّمَةٞ لَّا شِيَةَ فِيهَاۚ قَالُواْ ٱلۡـَٰٔنَ جِئۡتَ بِٱلۡحَقِّۚ فَذَبَحُوهَا وَمَا كَادُواْ يَفۡعَلُونَ

(69) അവർ പറഞ്ഞു : "താങ്കൾ ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കുക: അതിന്റെ നിറമെന്തായിരിക്കുമെന്ന് അവൻ ഞങ്ങൾക്ക് വിവരിച്ചുതരട്ടെ'. അവൻ പറയുന്നു: "അത് നോക്കുന്നവർക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വർണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേണ്ടത്)' (70) അവർ പറഞ്ഞു: "താങ്കൾ ഞങ്ങൾക്കുവേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. അത് ഏത് (തരം) പശുവായിരിക്കുമെന്ന് അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ, (കാരണം) നിശ്ചയമായും (പരസ്പര സാദൃശ്യത നിമിത്തം) പശു ഏതെന്ന് ഞങ്ങൾക്ക് തിരിച്ചറിയാതായിരിക്കുന്നു'. ഞങ്ങൾ അല്ലാഹു ഉദ്ദേശിച്ചാൽ നേർമാർഗം പ്രാപിക്കുന്നവർ തന്നെയായിരിക്കും. (71) അദ്ദേഹം പറഞ്ഞു : അവൻ പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ, വിള നനക്കുകയാകട്ടെ ചെയ്തു ശീലിച്ചതല്ലാത്ത പശുവാകുന്നു : (അതെ) കലർപ്പുവർണമില്ലാത്ത (ന്യൂനതകളിൽനിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവർ പറഞ്ഞു: ഇപ്പോൾ താങ്കൾ യഥാർത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവർ അതിനെ അറുത്തു. അവർ (അത്)-ചെയ്യുമായിരുന്നില്ല ധ എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു (69) او ُ لا َ ق -അവർ പറഞ്ഞു ഞങ്ങൾക്ക് താങ്കൾ വേണ്ടി പ്രാർത്ഥിക്കുക താങ്കളുടെ റബ്ബിനോട് -അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ -അതിന്റെ നിറം എന്തെന്ന് َ لا َ ق അദ്ദേഹം പറഞ്ഞു അവൻ പറയുന്നു -അത് ഒരു പശുവാകുന്നു മഞ്ഞ വർണമുള്ളത് ف َ اق ِ ع ٌ തനി (ശുദ്ധ) അതിന്റെ നിറം ُ ّ ُ അത് സന്തോഷിപ്പിക്കും الن -നോക്കുന്ന (കാണുന്ന) വരെ (70) او ُ لا َ ق -അവർ പറഞ്ഞു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക -താങ്കളുടെ റബ്ബിനോട് -അവൻ ഞങ്ങൾക്ക് വിവരിച്ചു തരട്ടെ -അത് എന്താണെന്ന് നിശ്ചയമായും പശു -പരസ്പരം സാദൃശ്യമായി (തിരിച്ചറിയാതായി)-രിക്കു -ന്നു -ഞങ്ങൾക്ക് നിശ്ചയമായും ഞങ്ങൾ اللها -അല്ലാഹു ഉദ്ദേശിച്ചാൽ -നേർമാർഗം പ്രാപി- (71) َ لا َ ق -അദ്ദേഹം പറഞ്ഞു അവൻ പറയുന്നു അത് ഒരു പശുവാകുന്നു -വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയിപ്പിക്കപ്പെട്ടത്) അല്ല ت ُ ث ِ ير ُ -ഉഴുന്ന, ഉഴുമാറ് الأر ْ ض َ -ഭൂമിയും -നനക്കുകയില്ല വിളയെ, കൃഷിയെ -സുരക്ഷിതമായത് (-വർണത്തിന്റെ) യാതൊരു കലർപ്പുമില്ലാത്ത َ ا ف ِ അതിൽ او ُ لا َ ق -അവർ പറഞ്ഞു الآن َ ഇപ്പോൾ ج ِ ئ ْ ت َ -താങ്കൾ വന്നു -യഥാർത്ഥവും കൊണ്ട് അങ്ങിനെ അവർ അതിനെ അറുത്തു അവർ ആകുമായിരുന്നില്ല -അവർ ചെയ്യും ഈ സൂറത്തിന് പശു എന്നർത്ഥമുള്ള അൽബക്വറഃ ( الب َ ق َ رة ) എന്നു പേർ പറയപ്പെടുവാൻ കാരണമായ പശുവിന്റെ സംഭവമാണിത്. ഈ വചനങ്ങളി ൽ പ്രസ്താവിച്ച പ്രകാരം ഒരു പശുവിനെ ബലി അറുക്കണമെന്ന് കൽപിക്കപ്പെടുവാൻ കാരണം അടുത്ത വചനങ്ങളിൽ വിവരിക്കുന്ന ഒരു വധ സംഭവമാണെന്നത്രെ ക്വുർ-ആൻ വ്യാഖ്യാതാക്കൾ പൊതുവെ പ്രസ്താവിക്കുന്നത്. വിശദാംശങ്ങളിൽ ഭി ന്നാഭിപ്രായം കാണാമെങ്കിലും സംഭവത്തിന്റെ സ്വഭാവം ചുരുക്കത്തിൽ ഇപ്രകാരമാകുന്നു: ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. മൃതദേഹം ഒരു പെ രുവഴിയിലോ മറ്റോ കൊണ്ടുപോയിവെച്ചു. പിന്നീട് അതേ ഘാതകൻ തന്നെ കൊലക്കുറ്റം മറ്റുള്ളവരുടെ മേൽ ആരോപിച്ചു. അങ്ങിനെ, തർക്കവും വഴക്കുമായി. കേസ്സ് മൂസാ (അ)ന്റെ അടുക്കലെത്തി. അപ്പോഴാണ് അദ്ദേഹം 67--ാം വചനത്തിൽ പ്രസ്താവിച്ച്ര പകാരം ഒരു പശുവിനെ അറുക്കുവാൻ അവരോട് കൽപിച്ചത്. അറുത്ത ശേഷം 73--ാം വചനത്തിൽ പറയുന്നത്പോലെ, ആ പശുവിന്റെ ഒരംശമെടുത്ത് അതുകൊണ്ട് മൃതദേഹത്തിൽ അടിക്കപ്പെടുകയും, അപ്പോൾ അതിന് ജീവനുണ്ടാകുകയും, ഘാതകൻ ഇന്ന ആളാണെന്ന് പറയുകയും ചെയ്തു. മൃതദേഹം വീണ്ടും പഴയപടി നിർജ്ജീവമായിത്തീരുകയും ചെയ്തു. ഇതനുസരിച്ച് പ്രസ്തുത വധമാണ് ആദ്യം സംഭവിച്ചത്. പിന്നീ -ടാണ് പശുവിനെ അറുക്കുവാനുള്ള കൽപന. സംഭവങ്ങൾ വിവരിക്കുമ്പോൾ ആദ്യഭാഗം ആദ്യവും പിന്നീടുള്ളത് പിന്നീടുമായി ക്രമപ്രകാരം തന്നെ ഉദ്ധരിക്കുന്ന പതിവ് ക്വുർ-ആനിൽ പലപ്പോഴും ഉണ്ടാകാറില്ല. ചിലപ്പോൾ ഇടയിൽ നിന്നും, ഒടുവിൽ നിന്നും തു കഥ ആരംഭിച്ചെന്നു വരും. ഇങ്ങിനെ വിവരിക്കുന്നതിൽ ചില യുക്തി രഹസ്യങ്ങൾ അടങ്ങി -യിട്ടുണ്ട്താനും. ഇതിനെപ്പറ്റി മുഖവുരയിൽ ക്വുർ-ആന്റെ പ്രതിപാദനരീതി എന്ന ശീർഷകത്തിൽ നാം സംസാരിച്ചിട്ടുള്ളതാണ്. പശുവിനെ അറുക്കുവാനുള്ള കൽപനയും, അതിനെത്തുടർന്ന് പല ചോദ്യങ്ങൾ നടത്തിയതും അതിന്റെ അനന്തരഫല വും അടങ്ങുന്ന ഭാഗം ഒരു സ്വതന്ത്ര സംഭവമായി വിവരിച്ചത് അവരുടെ വിശ്വാസദൗർബ്ബല്യം, അച്ചടക്കമില്ലായ്മ, നിയമപാലനത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാനുള്ള അവരുടെ വാഞ്ഛ, പരിഹാസം, മുട്ടുചോദ്യം -ആദിയായ സ്വഭാവങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കുവാൻ അതിനെത്തുടർന്നുള്ള കാര്യങ്ങളും സ്വതന്ത്രസംഭവമെന്നോണം പിന്നീട് വിവരിച്ചത് അല്ലാഹുവിന്റെ മഹത്താ യ കഴിവ്, മരണാനന്തര ജീവിതം, മൂസാ നബി (അ) യുടെ സത്യത ആദിയായവയെപ്പ റ്റി പ്രത്യേകം ചിന്തിക്കുവാനും ഉതകുന്നു. ഒരു കഥയെന്നോണം ആദ്യന്തം തുടർച്ചയായി വിവരിക്കുമ്പോൾ ഈ പുതുമയും ഗൗരവവും അതിനുണ്ടായിരിക്കയില്ല. ആദ്യം സംഭവിച്ചത് പശുവിനെ അറുത്ത സംഭവമാണെന്നും പിന്നീടാണ്, വധവും തർക്കവും ഉണ്ടായതെന്നും, അപ്പോൾ ആ പശുവിന്റെ അംശംകൊണ്ട് മൃ തദേഹത്തെ അടിക്കുവാൻ കൽപനയുണ്ടായതാണെന്നുമാണ് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ - ചില മഹാൻമാർ ചൂണ്ടിക്കാട്ടിയത് പോലെ - വധത്തിന്റെ സംഭവം ആദ്യം നടന്നിരുന്നാൽതന്നെയും പശുവിന്റെ അറവ് കഴിഞ്ഞ ശേ ഷമാണിതിന്റെ ഒരംശംകൊണ്ട് മൃതദേഹത്തെ അടിക്കുവാനുള്ള കൽപനയുണ്ടായ -തെന്നും വരാവുന്നതാണ്. (വാസ്തവം അല്ലാഹുവിനറിയാം) ഏതായിരുന്നാലും പശുവിനെ അറുത്ത സംഭവവും തുടർന്നുള്ള വചനങ്ങളിൽ പ്രസ്താവിക്കുന്ന വധത്തിന്റെ സംഭവവും പരസ്പരം ബന്ധമില്ലാത്ത രണ്ട് സ്വതന്ത്ര സംഭവങ്ങളല്ല-ഒരേ സംഭവത്തിന്റെ രണ്ട് വശങ്ങളാണ് രണ്ടും---എന്നുള്ളതിൽ ക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. തൽപരകക്ഷികളായ ചില ആധുനിക പണ്ഡിതന്മാർക്കിടയിൽ നിന്ന് മാ്ര തമേ രണ്ടും രണ്ടു പ്രത്യേക സംഭവങ്ങളാണെന്ന വാദം പുറപ്പെട്ടു കാണുന്നുള്ളൂ. ഇതി -നെപ്പറ്റി വഴിയെ സന്ദർഭം ഏതാവട്ടെ, ഒരു പശുവിനെ അറുക്കുവാൻ അല്ലാഹു കൽപിക്കുന്നതായി മൂസാ (അ) അറിയിച്ചു. അദ്ദേഹം അല്ലാഹുവിന്റെ റസൂലും അവരുടെ മാർഗദർശിയും നേതാവുമായിരിക്കെ, ആ കൽപന അവർ ഉടനെ -യങ്ങ് അനുസരിക്കേണ്ടതായിരുന്നു. പക്ഷേ, ആ കൽപന അവർക്ക് ദഹിച്ചില്ല. മൂസാ (അ) തങ്ങളെ പരിഹസിക്കുകയാണോ എന്നൊരു സംശയവും ! അല്ല, അതവർ തുറന്ന് ചോ ദിക്കുക തന്നെ ചെയ്തു. അവരെപ്പറ്റി വേണ്ടത്ര പഠിച്ചു പരിചയിച്ച റസൂലാണല്ലോ അദ്ദേഹം. മയത്തിലും നയത്തിലും തന്നെ അദ്ദേഹം അതിന് മറുപടികൊടുത്തു. ഞാൻ വി ഡ്ഢികളുടെ കൂട്ടത്തിൽ ചേരുകയോ ? അല്ലാഹു എന്നെ കാക്കട്ടെ ! ഇതായിരുന്നു മറുപ -ടി. വിഡ്ഢികളാരെന്ന് പറയാതെ, വ്യംഗമായി അതാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ കൽപന കളിയോ പരിഹാസമോ അല്ല---കാര്യം തന്നെയാണ്---എന്ന് തീർച്ചപ്പെട്ടപ്പോഴെങ്കിലും അവരത് അനുസരിക്കേണ്ടതായിരുന്നു. ഒരു പശുവിനെ അറുക്കണമെന്നല്ലാതെ മറ്റു ഉപാധികളൊന്നും പറയാത്ത സ്ഥിതിക്ക് ഏതെങ്കിലും ഒന്നിനെ റുത്താൽ മതിയായിരുന്നു. എന്നാൽ എങ്ങിനെയെങ്കിലും കൽപന നിറവേറ്റുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഒഴികഴിവുകൾ തേടുന്ന അവ ർ ഉപേക്ഷിക്കുന്നു?! എന്തു പശുവായിരിക്കണം ഏത് തരത്തിലുള്ളതാവണം? എന്നിങ്ങനെ, ഒന്നി ന് പിന്നാലെ ഓരോ ചോദ്യങ്ങൾ അവർ നടത്തുകയുണ്ടായി. ഓരോ ചോദ്യത്തിലെയും വാക്കുകൾ പരിശോധിച്ചുനോക്കുക . അവരുടെ വിശ്വാസത്തിന്റെ ദൗർബ്ബല്യവും അച്ചടക്കരാഹിത്യവും അവഗണനാ മനഃസ്ഥിതിയും ആ വാക്കുകളിലൂടെ പ്രകടമായി കാണാം. നബി തിരുമേനിയുടെ സ്വഹാബികൾ തിരുമേനിയെ സംബോധനചെയ്തിരുന്നതുപോലെ, നബിയേ എന്നോ റസൂലേ എന്നോ ഒന്നുമല്ല - മൂസാ എന്നാണ് - അവർ തങ്ങളുടെ പ്രവാചകനെ വിളിക്കാറുള്ളത്. താങ്കളുടെ റബ്ബിവേണ്ടി പ്രാർത്ഥിക്കണം എന്നാണ് ആവർത്തിച്ചുകൊണ്ടുള്ള അവരുടെ ആവശ്യം. അല്ലാഹുവിനോട് -നമ്മുടെ റബ്ബിനോട് -പോലെ -യുള്ള പ്രയോഗം അവരുടെ നാവിൽ കാണുന്നില്ല. അല്ലാഹു മൂസാ നബി (അ)ന്റെ മാത്രം റബ്ബാണെന്ന് തോന്നിയേക്കും അവരുടെ ആ വാക്ക് കേട്ടാൽ. മൂസാ (അ) അതിലൊന്നും അവരോട് തർക്കം നടത്തുന്നില്ല. മാന്യതയും, ഗുണകാംക്ഷയും നിറഞ്ഞ ശാന്തമായ സ്വര -ത്തിൽ ഒരോ ചോദ്യത്തിനും മറുപടി നൽകുന്നു. ഓരോ മറുപടിയും ലഭിക്കുമ്പോ ൾ, ചോദ്യം അവിടെവെച്ച് മതിയാക്കിയെങ്കിൽ അതവർക്ക് തന്നെ ഗുണമായിരുന്നേനേ. ചെയ്യൽ അധികരിക്കുംതോറും സ്വയം പ്രയാസം പേറുകയും അനുസരണക്കുറവ് പ്രകടിപ്പിക്കുകയുമാണല്ലോ അത്മൂലം സംഭവിക്കുന്നത്. അത്കൊണ്ടാണ് ഇത്തരം ചോദ്യ -ങ്ങളെ ക്വുർ-ആൻ വിരോധിച്ചിരിക്കുന്നതും. അല്ലാഹു പറയുന്നു : "ഹേ, വിശ്വസിച്ചവരേ, നിങ്ങൾക്ക് വ്യക്തമാക്കപ്പെട്ടുതന്നാൽ നിങ്ങൾക്ക് അതൃപ്തി ഉളവാക്കുന്ന കാര്യങ്ങളെക്കു റിച്ച് നിങ്ങൾ ചോദിക്കരുത്. ക്വുർ-ആൻ അവതരിക്കപ്പെടുന്ന സമയത്ത് അവെ യപ്പറ്റി നിങ്ങൾ ചോദിക്കുന്ന പക്ഷം അവ നിങ്ങൾക്ക് .'(-മാ-ഇദഃ 101) ചോദ്യം അധികരിപ്പിക്കുന്നതിനെ നബി വെറുത്തിരുന്നതായി ഹദീഥിലും വന്നിട്ടു−.് ഓരോ ചോദ്യവും വരുമ്പോൾ മൂസാ (അ) അല്ലാഹുവിനോട് പ്രാർത്ഥിക്കും. ഒന്നാമത്തെ പ്രാവശ്യം വളരെ പ്രായം ചെല്ലാത്തതും, നന്നേ പ്രായം കുറഞ്ഞ -തുമല്ലാത്ത മദ്ധ്യനിലയിലുള്ള ഒരു പശുവായാൽ മതിയെന്ന് മറുപടികിട്ടി. ഇങ്ങിനെയുള്ള പശു ഒട്ടും ദുർലഭമല്ലല്ലോ. വീണ്ടും ചോദ്യംചെയ്യാതെ ആ കൽപന പാലിക്കുവാൻ അദ്ദേഹം അവരെ ഉപദേശിക്കുകയും ചെയ്തു. അവർ വഴങ്ങിയില്ല. നിറം എന്തായിരിക്കണമെന്നായി. തനി മഞ്ഞ വർണമുള്ളതും കാഴ്ചക്ക് കൗതുകമുള്ളതുമാവണം എന്നായിരുന്നു മറുപടി. ഇങ്ങിനെയുള്ള പശുവിനെ കിട്ടുവാൻ കുറച്ചുകൂടി പ്രയാസമുണ്ടായി -രിക്കുമല്ലൊ. എന്നാൽ ചോദ്യം അതോടെ അവസാനിച്ചില്ല. ഇത്തരത്തിലുള്ള പശുക്കൾ പലതുമുള്ളതുകൊണ്ട് ഞങ്ങൾക്ക് കാര്യം വ്യക്തമായില്ല. ഒന്നൂകൂടി വ്യക്തമാക്കണമെന്നായി. പക്ഷേ, ഇത്രയുമായപ്പോൾ അവർക്ക് അൽപം ബോധോദയം വന്നിരിക്കുന്നു. ക്കണ്ടുന്ന പശുവിനെ തിരിച്ചറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങൾ നേർമാർഗം പ്രാപിക്കുന്നതാണ്. എന്നീ വാക്കുകൾ അതാണല്ലോ കാണിക്കുന്നത് . അങ്ങനെ, നിലം ഉഴുക, വെള്ളം തേവുക മുതലായ ജോലികളിൽ ഉപയോഗിക്കപ്പെ ടാത്തതും ഇതര വർണങ്ങളുടെ കലർപ്പും കലയുമില്ലാത്തതും അംഗഭംഗവും മുടന്തും പോലെയുള്ള പോരായ്മകൾ ഇല്ലാത്തതും കൂടിയായിരിക്കണമെന്നുള്ള അവസാനത്തെ ത്തരത്തോടുകൂടി അന്വേഷണത്തിന്റെ രംഗം അവസാനിച്ചു. പശുവിനെക്കുറിച്ച്േ വണ്ടത്ര വിവരണം കിട്ടിക്കഴിഞ്ഞുവെന്ന് അവർ സമ്മതിക്കുകയും ചെയ്തു. എനി, പ്രസ്തുത ഉപാധികളും ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പശു -വിനെ കണ്ടുകിട്ടണമല്ലോ. തിരഞ്ഞുതിരഞ്ഞ് അവസാനം കെണ്ടത്തി. വമ്പിച്ച അങ്ങിനെയൊരെണ്ണം അവർക്ക് കരസ്ഥമാക്കുവാൻ കഴിഞ്ഞതെന്ന് പറയപ്പെടുന്നു. അത് സ്വാഭാവികവുമാണ്. പശുവിനെ കിട്ടുവാനുള്ള പ്രയാസം അവരുടെ മാനസിക നിലപാടുകൾ തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ആ കൽപന പാലിക്കുക അവരെ സംബന്ധിച്ചിടത്തോളം കുറേ വിദൂരം തന്നെയായിരുന്നു. എങ്കിലും ഒടുക്കം അവ -രത് പ്രവർത്തനത്തിൽ വരുത്തുക തന്നെ ചെയ്തു. എനി, ഇങ്ങനെ ഒരു പശുവിനെ അറുക്കുവാ ൻ കൽപിച്ചതിലുള്ള രഹസ്യം എന്താണെന്ന് അടുത്ത വചനങ്ങളിൽ വെച്ചു കാണാം. അല്ലാഹു പറയുന്നു:
2:72–73

وَإِذۡ قَتَلۡتُمۡ نَفۡسٗا فَٱدَّـٰرَ ٰٔتُمۡ فِيهَاۖ وَٱللَّهُ مُخۡرِجٞ مَّا كُنتُمۡ تَكۡتُمُونَ

فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ

(72) സന്തതികളേ) നിങ്ങൾ ഒരു ദേഹത്തെ (ആളെ) കൊലപ്പെടുത്തിയിട്ട് അതിൽ നിങ്ങൾ അന്യോന്യം (ആരോപണം നടത്തി) ഒഴിഞ്ഞു മാറിയ സന്ദർഭം (ഓർക്കുക) അല്ലാഹുവാകട്ടെ, നിങ്ങൾ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ വെളിക്ക് വരുത്തുന്നവനുമത്രെ. (73) അപ്പോൾ, നാം പറഞ്ഞു : "നിങ്ങൾ അവനെ അതിന്റെ ധ പശുവിന്റെ പ ചില ഭാഗം (അഥവാ ഒരംശം)- കൊണ്ട് അടിക്കുവിൻ'. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു നിങ്ങൾ ബുദ്ധികൊടു(ത്തു ചിന്തി)-ക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങളെ അവൻ നിങ്ങൾക്ക് കാണിച്ചു തരുകയും ചെയ്യുന്നു. (72) -നിങ്ങൾ കൊലപ്പെടുത്തിയ സന്ദർഭം ഒരു ദേഹത്തെ, ആളെ -എന്നിട്ട് നിങ്ങൾ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി َ ا ف ِ അതിൽ ُ َّ اللها َ و -അല്ലാഹു -പുറത്ത് വരുത്തുന്നവനാണ് നിങ്ങൾ ആയിരുന്നതിനെ -നിങ്ങൾ ഒളിച്ചു (മറച്ചു)-വെക്കും. (73) അപ്പോൾ നാം പറഞ്ഞു അവനെ നിങ്ങൾ അടിക്കുവിൻ അതിന്റെ ചില ഭാഗംകൊണ്ട് അപ്രകാരം ജീവിപ്പിക്കും ُ َّ اللها -അല്ലാഹു -മരണപ്പെട്ടവരെ നിങ്ങൾക്കവൻ കാണിച്ചുതരുകയും ചെയ്യുന്നു آي َ ات ِ ه ِ -അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ ആകുവാൻവേണ്ടി, ആയേക്കാം -നിങ്ങൾ ബുദ്ധി കൊടുക്കും, ഗ്രഹിക്കും മുമ്പ് പ്രസ്താവിച്ചതുപോലെ, സംഭവത്തിന്റെ ആദ്യഭാഗമാണിത്. ഒരാൾ കൊല്ലപ്പെടുകയുണ്ടായി. ഘാതകൻ ആരായിരുന്നുവെന്നും, വധത്തിന് കാരണമെന്തായിരുന്നുവെന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. കഥ വിവരിക്കലല്ലല്ലോ ദ്ദേശ്യം. കഥാപാഠം മനസ്സിലാക്കുന്നതിന് അതൊന്നും അറിയേണ്ടതുമില്ല. മുമ്പ് നടന്നതും, അതിനെത്തുടർന്ന് അല്ലാഹുവിന്റെ മഹത്തായ കഴിവിനും മര -ണാനന്തര ജീവിതത്തിനും ഒരു ദൃഷ്ടാന്തമായിരുന്നതുമായ ഒരു സംഭവമെ ന്ന നിലക്കാണ് ഇതിവിടെ വചനത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങളിൽ നിന്നും ഇത് ശരിക്കും മനസ്സിലാക്കാം. അങ്ങിനെയുള്ള ദൃഷ്ടാന്തങ്ങൾ കണ്ടറിഞ്ഞിട്ട് പിന്നെയും ഹൃദയം കടുത്തു ദുർമാർഗത്തിന്റെ പാരമ്പര്യം പുലർത്തിപ്പോരുന്ന നിലവിലുള്ള താക്കീത് ചെയ്യലും, അവരെ നേർമാർഗത്തിലേക്ക് ക്ഷണിക്കലുമാണ് അവരെ അഭിമുഖീകരിച്ചുകൊണ്ട് മുമ്പ് കഴിഞ്ഞ ആ സംഭവം വിവരിച്ചതിന്റെ ലക്ഷ്യം. അടുത്ത വചനത്തിൽനിന്ന് ഈ വസ്തുത കുറേകൂടി മനസ്സിലാക്കാവുന്നതാണ്. യഥാർത്ഥ കൊലയാളി ആരെന്നറിയാതെ അവർ അന്യോന്യം ആരോപണ വും പ്രത്യാരോപണവും, ഭിന്നിപ്പും വഴക്കുമായി. കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ച പ്രകാരം അറുക്കപ്പെട്ടിരുന്ന ആ പശുവിന്റെ ഏതോ ഒരു അംശം എടുത്ത് അതുകൊണ്ട് ആ കൊല്ലപ്പെട്ടവനെ അടിക്കുവാൻ ആ അവസരത്തിൽ അല്ലാഹു കൽപിച്ചു . ആ അംശം ഏതായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അംശം തായിരുന്നാലും ശവത്തിനു ജീവൻ നൽകുന്നതിൽ അതിന് പ്രത്യേക സ്ഥാനമൊന്നുമില്ലെന്നും അല്ലാഹുവിന്റെ ഉദ്ദേശ്യവും കൽപനയും മാത്രമാണതിനു കാരണമാകുന്നതെന്നും വ്യക്തമാണ്. ആ അംശം കൊണ്ട് അടിച്ചപ്പോൾ മൃതദേഹത്തിന് ജീവൻ തിരിച്ചുവന്നുവെന്നും, എന്നെ വധിച്ചത് ഇന്ന ആളാണെന്ന് അത് പറയുകയുണ്ടായെന്നുമാണ്---എതിരായ തെളിവുകളൊന്നുമില്ലാത്ത സ്ഥിതിക്ക്---ആയത്തിന്റെ ശൈലിയിൽ നിന്ന് വ്യക്ത -മാകുന്നത്. വ്യാഖ്യാതാക്കളും അതാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. താഴെ കാണുന്ന ചില സംഗതികൾ ഇവിടെ ശ്രദ്ധേയമാകുന്നു : (1) ഘാതകനെ തിരിച്ചറിയാതെ ജനങ്ങൾ അന്യോന്യം ആരോപണം നടത്തി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന അവസരത്തിലാണ് പശുവിന്റെ അംശം കൊണ്ട് മൃതദേഹത്തിൽ അടിക്കുവാൻ അല്ലാഹു കൽപിക്കുന്നത്. (2) നിങ്ങൾ ഒളിച്ചുവെക്കുന്ന കാര്യം അല്ലാഹു വെളിക്ക് വരുത്തുമെ ( ُ َّ اللها പറഞ്ഞുകൊണ്ടാണ് ആ കൽപന നൽകിയിരിക്കുന്നതും, അപ്പോൾ, ആ കൊലയാളി ആരാണെന്ന് വെളിപ്പെടുത്തലാണ് ഈ കൽ പനയുടെ ഉദ്ദേശ്യമെന്ന് പറയേണ്ടതില്ലല്ലോ. (3) തുടർന്ന്കൊണ്ട് അപ്രകാരമാണ് അല്ലാഹുമരണപ്പെട്ടവരെ ജീവിപ്പിക്കുക اللها എന്നും പറയുന്നു. (4) അവസാനം, നിങ്ങൾ ബുദ്ധികൊടുത്ത് ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് കാട്ടിത്തരുകയും ചെയ്യുന്നു ( ُ م ْ الخ ) എന്നും പറയുന്നു. അപ്പോൾ മരണപ്പെട്ട ആളെ അതുമൂലം ജീവിപ്പിക്കുകയുണ്ടായെന്നും, അതൊരു ദൃഷ്ടാന്തമെന്ന നിലക്കാണ് സംഭവിച്ചതെന്നും ഈ വാക്യങ്ങളിൽ നിന്ന് വ്യക്തമായി. (5) പശുവിന്റെ അംശംകൊണ്ട് കൊല്ലപ്പെട്ടവനെ അടിച്ചു എന്നും അവ ൻ അതുമൂലം ജീവിച്ചു എന്നും അവൻ തന്റെ ഘാതകൻ ഇന്ന ആളാണെന്ന് പറഞ്ഞു എന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടില്ലെന്നത് ശരിയാണ്. പക്ഷേ, മുമ്പും പിമ്പുമുള്ള വാക്യങ്ങളിൽ നിന്ന് അത് വ്യക്തമാണ്. മുമ്പും പിമ്പുമുള്ള പ്രസ്താവനക -ളിൽ നിന്ന് വ്യക്തമായി അറിയപ്പെടുന്ന ചിലകാര്യങ്ങളെക്കുറിച്ച് മൗനമവലംബി -ക്കുന്നത് ക്വുർ-ആന്റെ പ്രതിപാദന ശൈലികളിൽ ഒന്നാണ്. ഇതിനെപ്പറ്റി മുഖവുരയിലും മറ്റും മുമ്പ് വിവരിച്ചിട്ടുണ്ട്. സംഭവവും, വധത്തിന്റെ സംഭവവും തമ്മിൽ വളരെ വ്യക്തമായ ഒരു തെളിവാണ് (-അവനെ അതിന്റെ അംശംകൊണ്ട് അടിക്കുക) എന്ന വാക്യം. ഇതിൽ (അവനെ അടിക്കുക) എന്നതിലെ സർവ്വനാമം ( الض َ مِير ) കൊണ്ട് വിവക്ഷ ആ കൊല്ലപ്പെട്ട ആളും (-അതിന്റെ അംശം) എന്നതിലെ സർവ്വനാമം കൊണ്ട് വിവക്ഷ മുൻ വചനങ്ങളിൽ പറയപ്പെട്ട പ്രകാരം അറുക്കപ്പെട്ട ആ പശുവും അല്ലാതെ മറ്റൊന്നും ആയിരിക്കുവാൻ തരമില്ലെന്ന് അറബിഭാഷാപരമായ പ്രാഥമിക അറിവെങ്കിലുമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, പശുവിന്റെ ഒരംശംകൊണ്ട് അടിച്ചപ്പോൾ മൃതദേഹത്തിന് ജീവൻ തിരിച്ചുവരിക പോലുള്ള അസാധാരണ ദൃഷ്ടാന്തങ്ങളെയെല്ലാം ദുർവ്യാഖ്യാനംചെയ്യുക പതിവാക്കിയവർ ഇങ്ങിനെയുള്ള വസ്തുതകളുടെ നേരെകണ്ണട -ക്കലും, എന്തെങ്കിലും ദുർന്യായങ്ങൾ പറഞ്ഞു തൃപ്തി അടയുവാൻ ശ്രമിക്കലും സ്വാഭാവി -കമാണല്ലോ. പശുവിനെ അറുത്തതും വധവും തമ്മിൽ ബന്ധമില്ലെന്നും, രണ്ടും വെവ്വേറെ സംഭവങ്ങളാണെന്നും വാദിച്ചുകൊണ്ട് ഈ സംഭവത്തിന്റെ അസാധാരണത്വം ഒഴി -വാക്കുവാൻ വേണ്ടി അവർ സ്വീകരിച്ചു കാണുന്ന ദുർവ്യാഖ്യാനങ്ങളുടെയും ദുർന്യായങ്ങളുടെയും ചില ഉദാഹരണങ്ങൾ ഇവയാകുന്നു: (1) ഇവിടെ اللها (-അപ്രകാരമാണ് അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത്) എന്ന വാക്യത്തിന് അവർ അർത്ഥമാക്കുന്നത് മരണകാര്യങ്ങൾ തെളിയിക്കുന്നതും, അതുവഴി മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കു -ന്നതും അങ്ങിനെയാണ് എന്നത്രെ. മനുഷ്യരെ ഉദ്ധരിക്കുക എന്ന അർത്ഥത്തിൽ 8:24 ലും ഭൂമി യെ ഉദ്ധരിക്കുക എന്ന അർത്ഥത്തിൽ 57:17 ലും (-ജീവിപ്പിക്കുക) എന്ന വാക്ക് ക്വുർ-ആനിൽ ഇതിന് അവർ കാണിക്കുന്ന തെളിവ്. ഈ സൂറത്തിലും മറ്റുമായി മരണശേഷം ജീവിപ്പിക്കുന്ന ചില സംഭവങ്ങളെ വേറെയും അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അവിടെയെല്ലാം അവർ ഇതുപോലെയുള്ള ദുർവ്യാഖ്യാനങ്ങൾ നടത്താതിരുന്നിട്ടുമില്ല. അവരുടെ ചില പ്രസ്താവനകൾ കണ്ടാൽ - ഏതെങ്കിലും ഒരു അലങ്കാരാർത്ഥത്തി( الم َ ع ْ ن َ ى المجازى ലല്ലാതെ - മരണത്തിന് ശേഷം ജീവിപ്പിക്കുക എന്ന് ശരിക്കും അർത്ഥം വരുമാറുള്ള വാക്കുകൾ അറബിഭാഷയിൽ ഇല്ലെന്ന് തോന്നിപ്പോകും ! മേൽപറഞ്ഞ രണ്ട് സ്ഥലങ്ങളിൽ മാത്രമല്ല, വേറെയും ചില സ്ഥലങ്ങളിൽ ദ്ധരിക്കുക എന്ന അർത്ഥത്തിൽ إح ْ ي َ اء (-ജീവിപ്പിക്കൽ) എന്ന പദം ക്വുർ-ആനിൽ അല്ലാഹു തർക്കമില്ല. എന്നാൽ, യാക്കെ, സാക്ഷാൽ അർത്ഥം ( المعنى الحقيقى ) അല്ല ഉദ്ദേശ്യമെന്നും അലങ്കാരാർത്ഥമാണ് ഉദ്ദേശ്യമെന്നും കാണിക്കുന്ന ചില അടയാളങ്ങൾ ( قرينة ) ഉണ്ടായിരിക്കും ഏതൊരു വാക്കിനും അതിന്റെ സാക്ഷാൽ അർത്ഥമല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കാണിക്കുന്ന്ര പത്യേക അടയാളം ഉണ്ടായിരിക്കുമ്പോൾ മാത്രമേ അതിന് സന്ദർഭോചിതമായ ഒരു അലങ്കാരാർത്ഥം കൽപിക്കുവാൻ പാടുള്ളൂവെന്ന് സാഹിത്യശാസ്ത്രത്തി( علم البلاغة )ലെ ഒരു അംഗീകൃത തത്വമത്രെ. മരണപ്പെട്ടവരെ ഈ ലോകത്ത് വെച്ച് തന്നെ ജീവിപ്പിക്കുവാൻ അല്ലാഹുവിന് അവരും സമ്മതിക്കുമായിരിക്കും. പക്ഷേ, നമുക്ക് സുപരിചിതമായ പ്രകൃതിനിയമങ്ങൾക്കതീതമായ സംഭവങ്ങളായതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്വാൻ അവർ പ്രേരിതരാകുന്നത്. പക്ഷേ, കേവലം അസാധാരണവും പൊതുവെ അറിയപ്പെടുന്ന പ്രകൃതിനിയമങ്ങൾക്കതീതവുമായ ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ എന്ന നിലക്കാണ് ഇത്തരം സംഭവങ്ങളെ അല്ലാഹു ക്വുർ-ആനിൽ ഉദ്ധരിക്കുന്നകൂടി ഓർക്കേണ്ടതുണ്ട്. അവർ ചൂണ്ടിക്കാട്ടിയ ആ രണ്ട് ക്വുർ-ആൻ വചനങ്ങൾ ഇവയാകുന്നു: اللهِ (-ഹേ, വിശ്വസിച്ചവരേ, നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്ക് റസൂൽ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾ അല്ലാഹുവിനും അദ്ദേഹത്തിനും ഉത്തരം നൽകുവിൻ (അൻഫാൽ : 24) االله (-നിശ്ചയമായും, ഭൂമിയെ അതിന്റെ മരണത്തിന്---നിർജ്ജീവാവസ്ഥക്ക് - ശേഷം അല്ലാഹു ജീവിപ്പിക്കുന്നു. (ഹദീദ് :17) ആ ദ്യത്തെ വചനം ജീവിച്ചിരിപ്പുള്ള ആളുകളെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്. അവ -രുടെ മരണശേഷം അവരെ വീണ്ടും ജീവിപ്പിക്കുന്ന കാര്യത്തിലേക്കല്ല---അവരുടെ ജീ വിതത്തിൽ അവരെ ഉദ്ധരിക്കുവാനാവശ്യമായ കാര്യത്തിലേക്കാണ് - റസൂൽ അവരെ ക്ഷണിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതുപൊലെത്തന്നെ, രണ്ടാമത്തെ വചനത്തി ൽ ഭൂമിയുടെ മരണവും ജീവിതവുംകൊണ്ടുദ്ദേശ്യം ജീവജന്തുക്കളുടെ തേമാതിരിത്തന്നെയുള്ള മരണവും ജീവിതവുമല്ലെന്നും, അതിൽ ഉൽപന്നങ്ങൾ ഉൽപാദിതമാകാത്തവണ്ണം തരിശായിക്കിടക്കലാണ് അതിന്റെ മരണംകൊണ്ട് ഉദ്ദേശ്യമെന്നും, ആ നില -മാറി അതിൽ സസ്യാദി ഉൽപന്നങ്ങൾ ഉൽപാദിതമാകലാണ് അതിന്റെ ജീവിതം കൊണ്ട് ഉദ്ദേശ്യമെന്നും എല്ലാവർക്കും അറിയാവുന്നതാണ്. സൂ:ക്വാഫ് ൽ മഴവെള്ളംകൊണ്ട് നാം ചത്ത--- നിർജജീവമായ---രാജ്യത്തെ ജീവിപ്പിച്ചു )-എന്നു അല്ലാഹു പറഞ്ഞിരിക്കുന്നു. ഇവിടെയൊക്കെ ജീവിപ്പിച്ചു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അങ്ങിനെത്തന്നെയാണെന്നുള്ളതിൽ ആർക്കും സംശയമില്ല. ഇവിടെയാണെങ്കിൽ മരിച്ചവരെ ജീവിപ്പിക്കുക എന്ന് തുറന്ന ഭാഷയിലാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വേറെ അലങ്കാരാർത്ഥങ്ങളൊന്നും ഇവിടെ നൽകുവാൻ പറ്റുകയില്ല. (2) പശുവിനെ അറുത്തതും വധവും രണ്ട് പ്രത്യേക സംഭവങ്ങളാണ്തമ്മിൽ ബന്ധപ്പെട്ടതല്ല-എന്ന് വാദിക്കുന്ന ഇവർ അവസാനം ഒരു പശുവിനെ റുത്ത ചരിത്രം ഇവിടെയും പറയേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ വച -നങ്ങളിൽ പ്രസ്താവിച്ച സംഭവം മനസ്സിൽനിന്ന് പശുഭക്തി ഇല്ലാതാ -ക്കുവാൻ വേണ്ടിയായിരുന്നുവെന്നും രണ്ടാമത്തെത് കൊലയാളിയെ തെളിയിക്കുവാൻ വേണ്ടിയായിരുന്നെന്നും, ഈ രണ്ടാമത്തെതിലേക്കുള്ള സൂചനയാണ്. (-അതിന്റെ അംശംകൊണ്ട് അവനെ അടിക്കുക) എന്ന വാക്ക് എന്നും ഇവർ പറയുന്നു . പശുവിന്റെ അംശംകൊണ്ട് വിവക്ഷ ഏതായിരുന്നാലും അത്കൊണ്ട് കൊല്ലപ്പെട്ടവനെ അടിക്കുമ്പോൾ ഘാതകനെ എങ്ങിനെ അറിയുവാൻ കഴിയും? എന്ന് ചോദിക്കെ പ്പടാമല്ലോ. ഇവരുടെ മറുപടി ഇങ്ങിനെയാണ് : കൊലപാതകം ചെയ്തതായി സംശയിക്കപ്പെടുന്ന ആളുകൾ അറുക്കപ്പെട്ട പശുവിന്റെ ശരീരത്തിൽ കൈവച്ച്കൊണ്ട് ഞങ്ങൾ അത് ചെയ്തിട്ടില്ല, അതിനെപ്പറ്റി ഞങ്ങൾക്ക് അറിഞ്ഞുകൂടാ എന്ന് സത്യം ചെയ്ത് പറേ യണ്ടതുണ്ട്. അപ്പോൾ, യഥാർത്ഥ കുറ്റവാളിയോ, അവനെപ്പറ്റി അറിയാവുന്നവ രോ ആ അവർ സത്യം തുറന്ന്പറയും. കൊലയാളി ഏതെന്ന് അറിയപ്പെടാത്ത കൊലക്കുറ്റം തെളിയിക്കുവാൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരു യാഗകർമ സമ്പ്രദായമായിരുന്നു അത്. പശുവോടുള്ള ഭക്തിയും, യാഗകർമം മുഖേന മ നസ്സിൽ ഏർപ്പെടുന്ന നടുക്കവും കാരണം കുറ്റക്കാരൻ കുറ്റം തുറന്ന് പറയുവാൻ മുമ്പോ വരും. ഇപ്പറഞ്ഞത് ഒരു മനഃശാസ്ത്ര തത്വമായി വകവെക്കാമെങ്കിലും അല്ലാഹു പറഞ്ഞ ആ വാക്യത്തിൽ അതിന്റെ ഒരു സൂചനപോലും കാണപ്പെടുന്നില്ല. അറുത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് പറയുവാൻ വർക്ക് പ്രചോദനം നൽകിയതും, തങ്ങൾക്ക് പിൻബലമായി ഇവർ എടുത്ത്കാട്ടുന്ന തും ബൈബ്ളിലെ രണ്ട് പ്രസ്താവനകളാകുന്നു. 1-ാമത്തേത്, സംഖ്യാപുസ്തകം 19 ൽ 1-1 0 ൽ നിന്നുള്ളതാണ്. കളങ്കവും ഊനവുമില്ലാത്തതും, നുകംവെക്കാത്തതുമായ ഒരു ചുവന്ന പശുകിടാവിനെ അറുക്കണം. പുരോഹിതന്മാർ അതിന്റെ രക്തം അൽപമെടുത്ത് കൂടാ -രത്തിന്റെ നേരെ തളിക്കണം. അത് യിസ്റായേൽ മക്കളുടെ സഭക്ക് വേണ്ടി ശുദ്ധീകരണ ജലത്തിനായി സൂക്ഷിച്ചുവെക്കണം. അത് ഒരുപാപയാഗം. ഇതാണ് അവിടെ പറഞ്ഞതിന്റെ ചുരുക്കം. ഇതു മുഖവിലക്കെടുക്കുന്ന പക്ഷം മനസ്സിൽനി പശുഭക്തി നശിപ്പിക്കലാണോ, അതല്ല അത് പുഷ്ടിപ്പെടുത്തലാണോ ഈ യാഗം കൊണ്ടുണ്ടായിത്തീരുക? ആലോചിച്ചു നോക്കുക! അവർ മുമ്പ് ആരാധിച്ച യ ചുട്ടെരിച്ചു സമുദ്രത്തിൽ വിതറുകയാണുണ്ടായതെന്ന് സൂഃ ത്വാഹാ 97--ാം വച -നത്തിൽ നിന്ന് വ്യക്തമാണ്. നേരെമറിച്ച് അതിനെ ചുട്ട് ഭസ്മമാക്കി വെള്ളത്തിൽ വിതറി യിസ്റായിൽ മക്കളെ കുടിപ്പിച്ചു എന്നാണ് ബൈബ്ളിൽ (പുറപ്പാട് 32 : 20) പറയുന്നത്. ഇതുപോലെ തികച്ചും അവിശ്വസനീയമായ ഒരു ഉദ്ധരണിയാണിതും എന്നുള്ളതിൽ നമുക്ക് സംശയമില്ല. ബൈബ്ളിന്റെ 2-ാമത്തെ പ്രസ്താവന ആവർത്തന പൂസ്തകം 21 ൽ 1-9- ലുള്ളതാണ്. കൊലക്കുറ്റം ചെയ്തവനെ തിരിച്ചറിയാതെ വന്നാൽ, മൂപ്പൻ മാരും ന്യായാധിപൻമാരും ചേർന്ന് പട്ടണത്തിലേക്കുള്ള ദൂരം അളക്കണം. കൊല്ലപ്പെട്ട -വൻ കിടക്കുന്ന ചുറ്റുവട്ടത്തിൽ ഏറ്റവും അടുത്ത പട്ടണത്തിലെ മൂപ്പൻമാർ വേല ചെയ്യിക്കാത്തതും നുകംവെക്കാത്തതുമായ ഒരു പശുക്കിടാവിനെ അവിടെവെച്ച് ത്താടിക്കണം. പിന്നെ പുരോഹിതന്മാർ ചെന്ന് സകല വ്യവഹാരവും അടികലശലും തീർക്കണം. ആ പട്ടണത്തിലെ മൂപ്പൻമാരൊക്കെയും പശുക്കിടാവിൻമേൽ കൈകഴുകി ആ രക്തം ഞ ങ്ങൾ ചിന്തിയിട്ടില്ല. ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല എന്ന് പറയണം. എന്നാൽ ആ മോചിപ്പിക്കപ്പെടും. ഇതാണ് ആ പ്രസ്താവനയുടെ ചുരുക്കം. ത് ഇസ്റാ-ഈല്യർ അനുഷ്ഠിക്കേണ്ടുന്ന ഒരു നടപടിക്രമമെന്നനിലക്ക് വിവരി -ച്ചതല്ലാതെ അങ്ങിനെ ഒരു സംഭവം നടന്നതായോ, ഒരു കൊലയാളിയെ അതുവഴി തിരിച്ചറിയാൻ കഴിഞ്ഞതായോ അതിൽ പ്രസ്താവിച്ചിട്ടില്ല. ആ സ്ഥിതിക്ക് ഇവരുടെ വാദത്തിന് രു ന്യായീകരണവും ഇതിൽ നിന്ന് ലഭിക്കുവാനില്ല. ഒരു കൊലക്കേസ്സിൽ ഘാതകനെ തിരിച്ചറിയുവാൻ വേണ്ടി ഒരു പ ശുവിനെ അറുക്കുകയും മറ്റും ചെയ്ത സംഭവം ക്വുർ-ആൻ പ്രസ്താവിച്ച സ്ഥിതിക്ക് ബൈബ്ളിൽ അങ്ങനെ ഒരു സംഭവം കാണാത്തത് ന്ത് കൊണ്ടാണ് ? എന്ന് ആരെങ്കിലും സംശയിച്ചേക്കാം. -പ്പറ്റി ക്വുർ-ആൻ പ്രസ്താവിച്ച ഈ ഒരു സംഭവം മാത്രമല്ല, വേറെ ചില സംഭവങ്ങളും കാണുന്നില്ല. ബൈബ്ളിൽ കാണാത്തതുകൊണ്ട് അതൊന്നും സംഭവിച്ചിട്ടി -ല്ലെന്ന്വെക്കാൻ നിവൃത്തിയില്ല (-വാക്കുകളെ യഥാസ്ഥാനങ്ങളിൽ നിന്നും അവർ മാറ്റം വരുത്തുന്നു, അവർക്ക് ഉൽബോധനം ചെയ്യപ്പെട്ടതിൽ നിന്നും ഒരു ഭാഗം അവർ മറന്നുകളയുകയും ചെയ്തിരിക്കുന്നു. (മാ-ഇദഃ : 13) എന്ന് അല്ലാഹു പ്രസ്താവിച്ച കൂട്ടത്തിൽ അതും അകപ്പെട്ടിരിക്കാമെന്നേ ന മുക്ക് പറയുവാൻ കഴിയൂ. ملعأ اللهاو ഈ മൂന്ന് ഉദാഹരണങ്ങളിൽ നിന്നുതന്നെ ഇവരുടെ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാമല്ലോ.
2:74

ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٰلِكَ فَهِيَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةٗۚ وَإِنَّ مِنَ ٱلۡحِجَارَةِ لَمَا يَتَفَجَّرُ مِنۡهُ ٱلۡأَنۡهَٰرُۚ وَإِنَّ مِنۡهَا لَمَا يَشَّقَّقُ فَيَخۡرُجُ مِنۡهُ ٱلۡمَآءُۚ وَإِنَّ مِنۡهَا لَمَا يَهۡبِطُ مِنۡ خَشۡيَةِ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

(74) എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങൾ കടുത്തുപോയി. അങ്ങനെ, അവ (പാറ)-കല്ലുപോലെയിരിക്കുന്നു: അല്ലെങ്കിൽ കടുപ്പത്തിൽ (അതിനെക്കാൾ) കൂടുതൽ കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ-)-ക്കല്ലുകളിൽ തന്നെയുണ്ട് അരുവികൾ പൊട്ടി ഒഴുകുന്നവ. അവയിൽ തന്നെയുണ്ട് പൊട്ടിപ്പിളർന്ന് അതിലൂടെ വെള്ളം പുറത്ത് വരുന്നവയും. അവയിൽ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാൽ (കീഴ്പോട്ട്) വീഴുന്നവയും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല. (74) َ ّ ُ ഥ -പിന്നെ, എന്നിട്ട് ق َ س َ ت ْ കടുത്തു, കടുപ്പംകൂടി -നിങ്ങളുടെ ഹൃദയങ്ങൾ ശേഷം ل ِ ك َ ذ َ -അതിന് ف َ ه ِ ي َ -അങ്ങനെ കല്ല് (പാറക്കല്ല്) പോലെയാണ് -അല്ലെങ്കിൽ കൂടുതൽ കഠിനമായതാണ് -കടുപ്പം, കടുപ്പത്തിൽ -നിശ്ചയമായും കല്ലുകളിൽ (തന്നെ) ഉണ്ട് ل َ م َ ا -യാതൊന്നും പൊട്ടി-ഒഴുകും م ِ ن ْ ه ُ അതിൽ നിന്ന് ْ َ ار ُ അരുവി(-നദി)-കൾ അവയിൽ തന്നെയുണ്ട് -പൊട്ടിപ്പിളരുന്നത് -എന്നിട്ട് പുറത്ത് വരും م ِ ن ْ ه ُ അതിൽ നിന്ന്, അതിലൂടെ ُ ءا َ م ْ لا -വെള്ളം അവയിൽ തന്നെയുണ്ട് -വീഴുന്നത് -ഭയം നിമിത്തം ِ َّ اللها -അല്ലാഹുവിനെ, അല്ലാഹുവിന്റെ اللها -അശ്രദ്ധനൊന്നും -നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കഴിഞ്ഞ പല വചനങ്ങളിലായി പ്രസ്താവിച്ചത്പോലെയുള്ള എത്രയോ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും, വളരെയേറെ ദൃഷ്ടാന്തങ്ങൾ കണ്ടനുഭവിക്കുകയും ചെയ്തിട്ട് പിന്നെയും പ രിവർത്തനം വരാത്തതിനെക്കുറിച്ചുള്ള ഒരു പ്രതിഷേധമാണ് ഈ വചനം. ഇതൊക്കെയായി ട്ടും നിങ്ങൾക്ക് മാനസാന്തരം വരാതിരിക്കത്തവണ്ണം നിങ്ങളുടെ ഹൃദയങ്ങൾ പാലെ ഉറച്ചു കടുത്തുപോയിരിക്കയാണ്. സദുപദേശങ്ങളാ--കട്ടെ, താക്കീതുകളാ--കട്ടെ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നില്ല. സത്യത്തെയും സൻമാർഗത്തെയും കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുമില്ല. സ്വന്തം രക്ഷാമാർഗങ്ങളെപ്പറ്റി നിങ്ങൾ ആലോചിക്കുന്നുമില്ല. വാസ്തവത്തിൽ പാറക്കല്ലുപോലെ എന്നു പറഞ്ഞാൽപോരാ, അതിനെക്കാൾ കടുത്തതാണ് നിങ്ങളുടെ ഹൃദയങ്ങൾ എന്നുപറയേണ്ടിയിരിക്കുന്നു. കാരണം പാറക്ക -ല്ലുകളിൽ പോലും കുറെയൊക്കെ അയവും ചലനവും ഉണ്ടാകാറുണ്ട്. ചില പാറക്കല്ലു -കളുടെ ഉള്ളിൽ നിന്ന് നീരുറവകളും അരുവികളും ഒഴുകാറുണ്ട്. ചില കല്ലുകൾെ പാട്ടിപ്പിളർന്ന് അതിലൂടെ വരാറുണ്ട്. വേറെ ചിലത് മുകളിൽ നിന്ന് താഴോട്ട് വീഴാറുണ്ട്. നിങ്ങളുടെ ഹൃദയങ്ങളാകട്ടെ ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാതെ തികച്ചും നിശ്ചേഷ്ടങ്ങളായിരിക്കുകയാണ്. കഷ്ടം! ഒരു കാര്യം നിങ്ങൾ ഓർത്തിരിക്ക ണം : നിങ്ങളുടെ ചെയ്തികളൊന്നും തന്നെ അല്ലാഹു അറിയാതെയോ യാ പോകുന്നില്ല. ഇതിന്റെയൊക്കെ പ്രതിഫലം അവന്റെ പക്കൽ നിന്നും നിങ്ങൾ അനുഭവി -ക്കേണ്ടി വരും എന്നു സാരം. പാറക്കല്ലുകളിൽ നിന്ന് അരുവികളും ഉറവകളും ഒഴുകുന്നതും വെള്ളം പുറത്തുവരുന്നതും വമ്പിച്ച പാറകൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീങ്ങുക -യും, ഉരുണ്ടുമറിയുകയും ചെയ്യുന്നതും എല്ലാവർക്കും അറിയാം. എന്നാൽ അല്ലാഹുവി നെ ഭയന്നത് നിമിത്തം اللها ) കീഴ്പോട്ട് വീഴുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? പാറ - ക്കല്ലുകൾക്ക് ബുദ്ധിയും മനസ്സും ഇല്ലല്ലോ എന്ന് ചോദിച്ചേക്കാം. ഇതി ന് ഒന്നിലധികം പ്രകാരത്തിൽ മറുപടി പറയപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ക്വു ർ-ആനിൽ നിന്ന് തന്നെ ഇതിന് മറുപടി ലഭിക്കുന്ന സ്ഥിതിക്ക് വേറെ അഭിപ്രായങ്ങൾ യണ്ടതായിട്ടില്ല. അല്ലാഹു പറയുന്നു: الأر ْ ض ُ الس َّ ب ْ ع ُ الس ""ഏഴ് ആകാശങ്ങളും, ഭൂമിയും അവയിലുള്ളവരും അവന് തസ്ബീ ഹ് (സ്തോത്രകീർത്തനം) നടത്തുന്നു. ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് നടത്താതെയില്ല. എങ്കിലും അവരുടെ തസ്ബീഹ് നിങ്ങൾ ഗ്രഹിക്കുന്നില്ല.'' : 44) ഓരോ വസ്തുവിലും അതതിന് അനുയോജ്യമായ ചില ഗുണങ്ങളും അല്ലാഹു ഇതിൽ നിന്ന് വ്യക്തമാണല്ലോ. പാറക്കല്ലുകളിൽ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നതും, അവയിൽ അവൻ നിക്ഷിപ്തമാക്കിവെച്ചിരിക്കുന്നതുമായ പ്രത്യേകതകൾ എന്തോ അത് അവയിൽ നിന്ന് പ്രകട -മാകുമെന്ന് മനസ്സിലാക്കാം. അത് എങ്ങിനെയാണ്, ഏത് പ്രകാരത്തിലാണ് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനേ അറിയുകയുള്ളൂ. ഏതായാലും ചിലർ ധരിക്കുന്ന -ത്പോലെ, വെറും ഒരു അലങ്കാരമായി അതിനെ അവഗണിച്ചുകൂടാ.
2:75–77

۞أَفَتَطۡمَعُونَ أَن يُؤۡمِنُواْ لَكُمۡ وَقَدۡ كَانَ فَرِيقٞ مِّنۡهُمۡ يَسۡمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعۡدِ مَا عَقَلُوهُ وَهُمۡ يَعۡلَمُونَ

وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَا بَعۡضُهُمۡ إِلَىٰ بَعۡضٖ قَالُوٓاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيۡكُمۡ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمۡۚ أَفَلَا تَعۡقِلُونَ

أَوَلَا يَعۡلَمُونَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَ

(75) (സത്യവിശ്വാസികളേ) അപ്പോൾ, അവർ ധ സന്തതികൾ പ നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? അവരിൽ നിന്ന് ഒരു കൂട്ടർ അല്ലാഹുവിന്റെ വചനം കേൾക്കുകയും, പിന്നീട് അത് (ബുദ്ധികൊടുത്ത്)ഗ്രഹിച്ചശേഷം, അവർ അറിഞ്ഞും കൊണ്ട് (തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ! (76) വിശ്വസിച്ചവരെ കണ്ടു മുട്ടിയാൽ അവർ പറയും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്. അവരിൽ ചിലർ ചിലരിലേക്ക് ഒഴിഞ്ഞു ചെന്നാലാകട്ടെ അവർ പറയും: അല്ലാഹു നിങ്ങൾക്ക് തുറന്ന് (വെളിവാക്കി) തന്നിട്ടുള്ളതിനെക്കുറിച്ച് നിങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കുകയാണോ ? അതുമായി നിങ്ങളുടെ റബ്ബിന്റെ അടുക്കൽ വെച്ച് നിങ്ങളോടവർ ന്യായവാദം നടത്തുവാൻ വേണ്ടി! അപ്പോൾ, നിങ്ങൾ ചിന്തിക്കുന്നില്ലേ?! (77) അവർക്കറിഞ്ഞുകൂടേ, അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന് (75) അപ്പോൾ (എന്നിരിക്കെ) നിങ്ങൾ ആഗ്രഹിക്കുന്നുവോ അവർ വിശ്വസിക്കുമെന്ന് ُ م ْ ل َ നിങ്ങളെ ആയിരുന്നുവെന്നിരിക്കെ ف َ ر ِ يق ٌ ഒരു കൂട്ടർ, വിഭാഗം അവരിൽ നിന്ന് -അവർ കേൾക്കും َ ملا َ ك ِ َّ اللها -അല്ലാഹുവിന്റെ വചനം َ ّ ُ ഥ പിന്നെ അതിനെ അവർ മാറ്റി മറിക്കും ശേഷമായി അതിനെ അവർ ഗ്രഹിച്ചതിന് ْ ُ َ و -അവരാകട്ടെ അറിയുന്നു (താനും) (76) -അവർ കണ്ടുമുട്ടിയാൽ വിശ്വസിച്ചവരെ او ُ لا َ ق -അവർ പറയുകയായി آم َ ن ّ َ ا ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു -ഒഴിവായാൽ, തനിച്ചായാലാകട്ടെ -അവരിൽ ചിലർ ചിലരിലേക്ക് (ചിലരുടെ അടുക്കൽ) او ُ لا َ ق -പറയുകയായി നിങ്ങളവർക്ക് പറഞ്ഞു കൊടുക്കുകയാണോ തുറന്ന് (വെളിവാക്കി)- തന്നതിനെപ്പറ്റി ُ َّ اللها -അല്ലാഹു -നിങ്ങൾക്ക് -അവർ നിങ്ങളോട് ന്യായവാദം ചെയ്വാൻ വേണ്ടി. ب ِ ه ِ അതിനെപ്പറ്റി, അതുനിമിത്തം നിങ്ങളുടെ റബ്ബിന്റെ അടുക്കൽ അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ ? (77) -അവർ അറിയുന്നില്ലേ, അവർക്കറിഞ്ഞുകൂടേ َّ ن َ أ َ َّ اللها അല്ലാഹുവാണെന്ന് -അറിയുന്നു അവർ രഹസ്യമാക്കുന്നതിനെ അവർ പരസ്യമാക്കുന്നതിനെയും പ്രസ്താവിച്ച പ്രകാരം ഹൃദയം ദുഷിച്ചു പാറക്കല്ലുകളെ പ്പോലെ കടുത്തുമരവിച്ച ആ യഹൂദവർഗം നിങ്ങൾ പറയുന്നത് സ്വീകരിച്ചു സത്യവിശ്വാസികളായിത്തീരുമെന്ന പ്രതീക്ഷക്കവകാശമില്ലെന്ന് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുക യാണ്. വരാനിരിക്കുന്ന ഒരു പ്രവാചകനെ പ്പറ്റിയും അദ്ദേഹത്തിന്റെ ഗുണഗണങ്ങളെപ്പറ്റിയും തൗറാത്തിൽ നിന്നും മറ്റുമായി അവർക്ക് ധാരാളമായി അറിയാമായിരുന്നു. മതത്തിന്റെ യഥാർത്ഥ തത്വങ്ങളും നിയമങ്ങ ളും ഏറെക്കുറെ അവർക്കറിയാം. അതെല്ലാം അറബികളോട് അവർ തുറന്നു പറയലും പതിവായിരുന്നു. നബി തിരുമേനി പ്രവാചകനായി വന്നപ്പോൾ, അവർക്ക് അസൂയയും ശത്രുതയും, വിദ്വേഷവുമാണുണ്ടായത്. ഈ വിരോധാഭാസം അവരിൽ പുതുതായി ഉണ്ടായതല്ല. അല്ലാഹുവിന്റെ വചനങ്ങളാകുന്ന വേദവാക്യങ്ങളെയും ദി വ്യോപദേശങ്ങളെയും ശരിക്കും കേട്ടു മനസ്സിലാക്കുകയും ആശയം ഗ്രഹിക്കുകയും ചെയ് തിട്ട് പിന്നെയും സ്വാർത്ഥങ്ങൾക്ക് വേണ്ടി അവയെ ദുർവ്യാഖ്യാനം ചെയ്യലും മാറ്റിമറിക്കലും അവരുടെ മുമ്പേയുള്ള പതിവാണ്. അതുകൊണ്ട് ആ സമ്പ്രദായം മാറ്റിവെച്ച് സത്യം സ്വീകരിക്കുവാൻ ഇപ്പോൾ അവർ മുന്നോട്ട് വരുമെന്ന് കരുതേണ്ടതില്ല എന്ന് താൽ പര്യം. യഹൂദികളിൽ ചില കപടൻമാരുണ്ടായിരുന്നു. മുസ്ലിംകളു ടെ അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസം സ്വീകരിച്ചവരാണെന്ന് അവർ അഭിനയിക്കും. ചിലപ്പോൾ നബി യെ സംബന്ധിച്ച ചില സത്യങ്ങൾ മുസ്ലിംകളോട് തുറന്നു പറയുകയും ചെയ്യും. അവിടംവിട്ട് സ്വന്തം ജനങ്ങളുടെ അടുക്കൽ ചെല്ലുമ്പോൾ ഇവർ അവരുടെ ആക്ഷേപത്തിന് വിധേയരാകും. നിങ്ങൾക്ക് അല്ലാഹു വെളിവാക്കിത്തന്നിട്ടു ള്ള ഈ രഹസ്യങ്ങൾ നിങ്ങളവർക്ക് വിവരിച്ചുകൊടുക്കുന്നുവോ? അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് നിങ്ങൾ ആ കാര്യങ്ങൾവെച്ചു കൊണ്ട് അല്ലാഹുവിന്റെ മുമ്പിൽ അവർ നിങ്ങളോട് ന്യായം പറഞ്ഞു നിങ്ങളെ കുറ്റക്കാരാക്കുവാൻ അത് കാരണമായിത്തീരും, ഇതൊന്നും നിങ്ങൾ മനസ്സിലാക്കുന്നില്ലേ? എന്നൊക്കെ സ്വകാര്യത്തിൽ അവ രെ അവർ ഗുണദോഷിക്കും. അവരുടെ ഈ ഗുണദോഷിക്കൽ കണ്ടാൽ ട രഹസ്യങ്ങളും ഗൂഢപ്രവർത്തനങ്ങളുമൊന്നും അല്ലാഹുവിന് അറിയുവാൻ കഴിയുകയില്ലെന്ന് തോന്നുമല്ലോ. അവരുടെ രഹസ്യപരസ്യങ്ങളൊക്കെ അല്ലാഹു വസ്തുത അവർക്കറിഞ്ഞുകൂടേ?! എന്ന 77-ാം വചനത്തിലെ ചോദ്യം അവരുടെ ഈ വിഡ്ഢിത്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2:78–79

وَمِنۡهُمۡ أُمِّيُّونَ لَا يَعۡلَمُونَ ٱلۡكِتَٰبَ إِلَّآ أَمَانِيَّ وَإِنۡ هُمۡ إِلَّا يَظُنُّونَ

فَوَيۡلٞ لِّلَّذِينَ يَكۡتُبُونَ ٱلۡكِتَٰبَ بِأَيۡدِيهِمۡ ثُمَّ يَقُولُونَ هَٰذَا مِنۡ عِندِ ٱللَّهِ لِيَشۡتَرُواْ بِهِۦ ثَمَنٗا قَلِيلٗاۖ فَوَيۡلٞ لَّهُم مِّمَّا كَتَبَتۡ أَيۡدِيهِمۡ وَوَيۡلٞ لَّهُم مِّمَّا يَكۡسِبُونَ

(78) അവരിൽ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചില വ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ(-ക്കുറിച്ച്) അവർക്കറിയുകയില്ല. അവർ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല. (79) അപ്പോൾ, യാതൊരു കൂട്ടർക്കാണ് കഷ്ടം! അവർ തങ്ങളുടെ കൈകൾകൊണ്ട് ഗ്രന്ഥം എഴുതുന്നു : പിന്നീട് ഇത് അല്ലാഹുവിന്റെ പറയുകയും ചെയ്യും. അതുമൂലം തുച്ഛമായ വിലവാങ്ങുവാൻവേണ്ടി. അങ്ങനെ, അവരുടെ കൈകൾ കൊണ്ട് അവർ എഴുതിയത് നിമിത്തം അവർക്ക് കഷ്ടം ! അവർ സമ്പാദിക്കുന്നത് നിമിത്തവും അവർക്ക് കഷ്ടം (78) അവരിലുണ്ട്താനും, അവരിൽപെട്ടതുമാണ് (-ചില) അക്ഷരജ്ഞാനമില്ലാത്തവർ അവർ അറിയുകയില്ല (-വേദ-)ഗ്രന്ഥം (-ചില)- വ്യാമോഹങ്ങളല്ലാതെ അവരല്ല അവർ ഊഹിക്കുകയല്ലാതെ (79) അപ്പോൾ കഷ്ടം, നാശം -യാതൊരുകൂട്ടർക്കാണ് -അവർ എഴുതും -ഗ്രന്ഥം അവരുടെ കൈകൾകൊണ്ട് -പിന്നെ അവർ പറയും ه َ ذ َ ا ഇത് اللها അല്ലാഹുവിന്റെ പക്കൽ നിന്നാണ് -അവർ വാങ്ങുവാൻ ب ِ ه ِ അതിന്, അത്മൂലം -വില ق َ ل ِ يلا തുച്ഛമായ -അപ്പോൾ(-ആകയാൽ)-കഷ്ടം, നാശം ْ ُ ; ل َ അവർക്ക് എഴുതിയതിനാൽ അവരുടെ കൈകൾ കഷ്ടവും ْ ُ ; ل َ അവർക്കുണ്ട് അവർ സമ്പാദിക്കുന്നതിനാൽ വേദക്കാരിൽ രണ്ട് തരക്കാരുണ്ട്. ഒന്ന്: എഴുത്തും വായനയും അറിയാത്ത പൊതുജനങ്ങൾ. അവർ വേദഗ്രന്ഥം പഠിച്ചറിഞ്ഞിരിക്കയില്ല. അവരെ സം ബന്ധിച്ചേടത്തോളം ചില വ്യാമോഹങ്ങളും ഊഹങ്ങളും മാത്രമായിരിക്കും മതം. കേട്ടുകേൾവിയെയും പണ്ഡിത പുരോഹിതൻമാരുടെ പ്രസ്താവനകളെയും അടിസ്ഥാന -മാക്കി ഇന്നിന്ന നന്മകളും ഗുണങ്ങളുമൊക്കെ നമുക്ക് ലഭിക്കുവാനിരിക്കുന്നുവെന്നും മറ്റുമുള്ള ചില വ്യാമോഹങ്ങളും മതസിദ്ധാന്തങ്ങൾ ഇന്നിന്ന പ്രകാരമായിരിക്കുമെന്നുള്ള ഏതാനും ചില ഊഹാപോഹങ്ങളും മാത്രമേ അവരുടെ പക്കലുണ്ടാകൂ. അതായിരിക്കും അവ -രുടെ മതപ്രമാണം. അന്വേഷിച്ചറിയാത്തതിലും, ചിന്തിക്കാത്തതിലും ഇവർ കുറ്റക്കാർതന്നെ. മറ്റൊരു കൂട്ടരുണ്ട്: പണ്ഡിത പുരോഹിതൻമാർ. ഇവരുടെ കാര്യമാണ് വള രെ കഷ്ടം. വേദഗ്രന്ഥത്തെപ്പറ്റി അവർക്കറിയാം. പക്ഷേ, അല്ലാഹുവിന്റെയും മതത്തിന്റെ യും പേരിൽ അവർ കളവും അനീതിയും കെട്ടിച്ചമയ്ക്കും. വായകൊണ്ട് മാത്രമല്ല, ഗ്രന്ഥങ്ങളെഴുതി അവ പ്രചരിപ്പിക്കുകയും ചെയ്യും. ഇത് മുഖേന അവരുടെ ലക്ഷ്യം ഐഹികമായ സ്വാർത്ഥലാഭങ്ങൾ നേടിയെടുക്കുകയല്ലാതെ മറ്റൊന്നുമല്ല. അഥവാ അത് വഴി ജനങ്ങളെ ചൂഷണം ചെയ്തു ധനവും സ്വാധീനവും സമ്പാദിക്കൽ അവരുടെ ജോലിയായിരിക്കും. തങ്ങളെഴുതിയ ആ ലിഖിതങ്ങൾ മതഗ്രന്ഥങ്ങളും, അല്ലാഹുവിങ്കൽ നിന്നുള്ള സി ദ്ധാന്തങ്ങളുമായിട്ടായിരിക്കും അവർ ജനമദ്ധ്യെ അവതരിപ്പിക്കുക. ഇവരുടെ ഓരോ പ്രവർത്തനവും, അതിൽ നിന്ന് ലഭിക്കുന്ന ഓരോ നേട്ടവും അവർക്ക് കഷ്ടവും നാശവും ശിക്ഷയുമായി കലാശിക്കുന്നതാണ്. നബി സ്വഭാവവിശേഷതകൾ, തിരുമേനി പ്രബോചില സത്യയാഥാർത്ഥ്യങ്ങൾ എന്നിവയെക്കുറിച്ച് കൃത്രിമമായ പല വിവരണങ്ങളും വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുന്ന ചില ഗ്രന്ഥങ്ങൾ എഴുതുകയും അത് അവരിലുള്ള സാധാരണക്കാർക്കിടയിലും അറബികൾക്കിടയിലും പ്രച -രിപ്പിക്കലും യഹൂദികളുടെ പതിവായിരുന്നുവെന്ന് കാണിക്കുന്ന ചില രിവായത്തുകൾ കാണാം. അല്ലാഹുവിന്റെ പ്രസ്താവനയിൽ നിന്ന്തന്നെയും അങ്ങിനെ മനസ്സിലാക്കാവു -ന്നതുമാണ്. കൂടാതെ യഥാർത്ഥ വേദഗ്രന്ഥങ്ങൾക്ക് പുറമെ അവരിൽ പെട്ട ചില വ്യക്തി -കൾ ഗ്രന്ഥങ്ങളും ലിഖിതങ്ങളും രചിക്കുകയും, അവർക്കിടയിൽ അവ വേദഗ്രന്ഥ -ങ്ങളായി ഗണിക്കപ്പെടുകയും ചെയ്തിരുന്നുവെന്നുള്ളതിന് നിലവിലുള്ള ബൈ ബ്ൾ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഈ വചനം യഹൂദികളെ ആക്ഷേപിച്ചുകൊണ്ട് അവതരിച്ചതാണെ -ങ്കിലും, ക്വുർ-ആനെയും നബി വചനങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ടും ഇസ്ലാമിന്റെ അംഗീകൃത തത്വങ്ങളെയും നിയമങ്ങളെയും മാറ്റി മറിച്ചുകൊണ്ടും, തിന് കൃത്രിമമായ തെളിവുകളും ന്യായങ്ങളും സമർപ്പിച്ചുകൊണ്ടും ഗ്രന്ഥങ്ങൾ മുഖേനയോ മേ റ്റാ മതത്തിന്റെ പേരിൽ പ്രചാരണം നടത്തി മുതലെടുക്കുന്ന എല്ലാ പണ്ഡിത പുരോഹി -തൻമാർക്കും അക്ഷരാർത്ഥത്തിൽ തന്നെ ബാധകമാണ് ഈ താക്കീത് എന്നുള്ളതിൽ സംശയ -മില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ
2:80–82

وَقَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَةٗۚ قُلۡ أَتَّخَذۡتُمۡ عِندَ ٱللَّهِ عَهۡدٗا فَلَن يُخۡلِفَ ٱللَّهُ عَهۡدَهُۥٓۖ أَمۡ تَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

بَلَىٰۚ مَن كَسَبَ سَيِّئَةٗ وَأَحَٰطَتۡ بِهِۦ خَطِيٓـَٔتُهُۥ فَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ

(80) അവർ പറയുകയും ചെയ്യുന്നു: "എണ്ണം കണക്കാക്കപ്പെട്ട ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പർശിക്കുന്നതേയല്ല.' (നബിയേ,) പറയുക: "നിങ്ങൾ അല്ലാഹുവിന്റെ അടുക്കൽ വല്ല കരാറും ഉണ്ടാക്കിവച്ചിരിക്കുന്നുവോ?! എന്നാൽ അല്ലാഹു അവന്റെ കരാർ ലംഘിക്കുകയില്ലതന്നെ. അതല്ല, നിങ്ങൾ അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിയാത്തത് (കെട്ടി) പറയുകയാണോ?!' (81) അങ്ങനെയല്ല, ആർ തിൻമയെ നേടിവെക്കുകയും, തന്റെ തെറ്റുകുറ്റം തന്നെ വലയം ചെയ്യുകയും ചെയ്തിരിക്കുന്നുവോ, അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു: അവരതിൽ നിത്യവാസികളായിരിക്കും. (82) വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, (80) -അവർ പറയുകയും ചെയ്തു (ചെയ്യുന്നു) ഞങ്ങളെ സ്പർശിക്കുകയേ ഇല്ല الن َّ ار ُ നരകം -ചില ദിവസങ്ങളല്ലാതെ -എണ്ണം കണക്കാക്കപ്പെട്ട ق ُ ل ْ നി പറയുക നിങ്ങൾ ഉണ്ടാക്കിയിരിക്കുന്നുവോ اللها അല്ലാഹുവിന്റെ അടുക്കൽ വല്ല കരാറും എന്നാൽ ലംഘിക്കുകയില്ലതന്നെ ُ َّ اللها അല്ലാഹു അവന്റെ കരാർ ْ م َ أ -അതല്ല, അതോ -നിങ്ങൾ പറയുന്നു (-വോ) َ + َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ -നിങ്ങൾക്കറിഞ്ഞുകൂടാത്തത്. (81) َ + ب َ അങ്ങനെയല്ലാ, ഇല്ലാതെ (ഉണ്ട്) (വല്ലവരും)-നേടി വല്ല തിൻമയും -വലയം ചെയ്യുകയും ചെയ്തു ب ِ ه ِ അവനെ അവന്റെ തെറ്റുകുറ്റം (പാപം) എന്നാൽ അക്കൂട്ടർ -ആൾക്കാരാണ് الن ّ َ ار ِ നരകത്തിന്റെ ْ ُ -അവർ َ ا ف ِ അതിൽ -നിത്യവാസികളാണ് (82) യാതൊരു കൂട്ടർ آم َ ن ُ وا -അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കുകയും ചെയ്തു الص സൽകർമങ്ങൾ അക്കൂട്ടർ ആൾക്കാരാണ് സ്വർഗത്തിന്റെ അവർ അതിൽ നിത്യ (-ശാശ്വത) വാസികളായിരിക്കും അക്കൂട്ടർ സ്വർഗത്തിന്റെ ആൾ ക്കാരാകുന്നു: അവർ അതിൽ നിത്യവാസികളായിരിക്കും. വിജയത്തിന്റെയും മോക്ഷത്തിന്റെയും കുത്തകാവകാശികളാണ് തങ്ങൾ, തങ്ങളാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉൽകൃഷ്ട വിഭാഗം എന്നൊക്കെയാണ് യഹൂദികൾ അന്നും ഇന്നും കരുതിപ്പോരുന്നത്. ഇതിൽ നിന്ന് ഉടലെടുത്ത പ ല അന്ധവിശ്വാസങ്ങളും, വ്യാജവാദങ്ങളും അവർക്കുണ്ട്. അവയിൽ ഒന്നത്രെ, നരകശിക്ഷ ഞങ്ങെ ള ബാധിക്കുകയില്ല, ബാധിച്ചാൽതന്നെ അൽപം ചില ദിവസങ്ങൾ മാത്രമേ അതുണ്ടാകുകയുള്ളൂ, പിന്നീട് ഞങ്ങൾക്ക് സ്വർഗം ലഭിക്കുക തന്നെ ചെയ്യും എന്നിങ്ങിനെയുള്ള അവ -രുടെ വാദം. ഈ വാദത്തെ അല്ലാഹു ഖണ്ഡിക്കുകയാണ്. നരകശിക്ഷയും സ്വർഗീയാനുഗ്രഹങ്ങളും കണക്കാക്കുന്നതിനുള്ള മാനദണ്ഡം വർഗീയമോ ആഭിജാത്യപരമോ അല്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവരുടെ വാദം നോക്കുമ്പോൾ, അവ രെ ശിക്ഷിക്കുകയില്ലെന്നും അവർക്ക് സ്വർഗം നൽകുമെന്നും അല്ലാഹു അവരുമായി വല്ല കരാറും അങ്ങിനെ വല്ല കരാറും ഉെണ്ടങ്കിൽ അല്ലാഹു കരാർ ലംഘിക്കുന്ന പ്രശ്നമേ ഇല്ല. പക്ഷേ, അതില്ലെന്ന് തീർച്ചയാണല്ലോ. പ്പോൾ യഥാർത്ഥം മറ്റൊന്നാണ്. അറിഞ്ഞുകൂടാത്തതും, ഇല്ലാത്തതുമായ കാര്യം ല്ലാഹുവിന്റെ പേരിൽ കെട്ടിപ്പറയുകതന്നെ. സ്വർഗ-- നരകങ്ങൾക്കുള്ള അർഹതക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം സത്യവിശ്വാസവും സൽകർമങ്ങളുമാകുന്നു. ആർ അവിശ്വാസവും ദുഷ്പ്രവൃത്തികളും സമ്പാദിച്ചുവോ അവർക്ക് സ്ഥിരമായ നരക ശിക്ഷ. ആർ സത്യവിശ്വാസവും സൽപ്രവൃത്തികളും സമ്പാദിച്ചുവോ അവർക്ക് സ്ഥിരമായ സ്വർഗീ യ ജീവിതം. ഇതിൽ വർഗത്തിനോ ആഭിജാത്യത്തിനോ ഒട്ടും സ്ഥാനമില്ല. തെറ്റുകുറ്റം വലയം ചെയ്യുകയും ചെയ് തു.' എന്ന വാക്യത്തിൽ നിന്ന് ഒരു സംഗതി മനസ്സിലാക്കാവുന്നതാണ്. പാപം ചെയ്യുംതോറും രക്ഷാമാർഗം കുറേശ്ശെ കുറേശ്ശെയായി അടഞ്ഞുപോയിക്കൊണ്ടിരിക് കും. അത് വർദ്ധിച്ചു വർദ്ധിച്ചു വലയം ചെയ്യുന്നതോടുകൂടി രക്ഷാമാർഗം നിശ്ശേഷം അടഞ്ഞുപോകുകയും ചെയ്യുന്നു. ഒരു ഹദീഥിൽ ഈ സംഗതി നബി ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു: "നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കുവിൻ. കാരണം, വ മനുഷ്യനിൽ ഒരുമിച്ചുകൂടി അവസാനം അവനെ നാശത്തിലകപ്പെടുത്തുന്നതാണ്.' (അഹ്മദ്) വിഭാഗം - 10
2:83

وَإِذۡ أَخَذۡنَا مِيثَٰقَ بَنِيٓ إِسۡرَـٰٓءِيلَ لَا تَعۡبُدُونَ إِلَّا ٱللَّهَ وَبِٱلۡوَٰلِدَيۡنِ إِحۡسَانٗا وَذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَقُولُواْ لِلنَّاسِ حُسۡنٗا وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ ثُمَّ تَوَلَّيۡتُمۡ إِلَّا قَلِيلٗا مِّنكُمۡ وَأَنتُم مُّعۡرِضُونَ

(83) സന്തതികളുടെ ഉറപ്പ് (അവരോട്) നാം വാങ്ങിയ സന്ദർഭം (ഓർക്കുക): നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല (ആരാധിക്കരുത്) എന്നും, മാതാപിതാക്കൾക്കും, അടുത്തബന്ധുകൾക്കും അനാഥകൾക്കും, അഗതികൾക്കും നൻമചെയ്യണമെന്നും, നിങ്ങൾ മനുഷ്യരോട് നല്ലത് പറയണമെന്നും, നിങ്ങൾ നമസ്കാരം നിലനിറുത്തുകയും സക്കാത്ത് -കൊടുക്കുകയും ചെയ്യണമെന്നും ധ ഇതായിരുന്നു ആ ഉറപ്പ് പ. പിന്നീട് സന്തതികളേ) നിങ്ങൾ- --നിങ്ങളിൽ അൽപം ആളുകൾ ഒഴിച്ച് - (അതിൽ നിന്ന്) പിന്മാറിക്കളഞ്ഞു, നിങ്ങളാകട്ടെ, തിരിഞ്ഞുളയുന്നവരുമാകുന്നു. ധ അത് നിങ്ങളുടെ പതിവാണ് (83) നാം വാങ്ങിയ സന്ദർഭം م ِ يث َ اق َ -ഉറപ്പ് സന്തതികളുടെ -നിങ്ങൾ ആരാധിക്കുകയില്ല-എന്ന് لا ِ إ َ َّ اللها -അല്ലാഹുവിനെയല്ലാതെ മാതാപിതാക്കൾക്ക് നന്മചെയ്യൽ (വേണം) -അടുത്ത ബന്ധമുള്ളവർക്കും അനാഥകൾക്കും അഗതികൾക്കും നിങ്ങൾ പറയുകയും ചെയ്യുവിൻ മനുഷ്യരോട് -നല്ലത് നിങ്ങൾ നിലനിറുത്തുകയും ചെയ്യുവിൻ الص َّ لاة َ നമസ്കാരം و َ آت ُ وا നിങ്ങൾ കൊടുക്കുകയും ചെയ്യുവിൻ الز ّ َ ك َ اة َ -സക്കാത്ത് -പിന്നെ നിങ്ങൾ തിരിഞ്ഞുപോയി ق َ ل ِ يلا إ ِ لا അൽപം (ആളുകൾ)ഒഴികെ -നിങ്ങളിൽ നിന്ന് -നിങ്ങളാകട്ടെ -എന്ന ക്രിയാരൂപം വർത്തമാന രൂപത്തിലുള്ളതാണെങ്കിലും ഉദ്ദേശ്യം. അല്ലാഹു വാങ്ങിയ ഈ കരാർ അവർക്ക് മാത്രം ബാധകമായ കരാറല്ല. അതിലെ ഓരോ വകുപ്പു -കളും അന്ന -ത്തെപോലെ ഇന്നും പാലിക്കുവാൻ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. നമ -സ്കാരം, സകാത്ത് എന്നിവയുടെ വിശദാംശങ്ങളിൽ അൽപമൊക്കെ വ്യത്യാസമുണ്ടായിരിക്കുമെന്ന് മാത്രം. എല്ലാ സമുദായങ്ങളോടും അല്ലാഹു കൽപിക്കുന്ന മൗലികമായ വിശ്വാസാചാരങ്ങൾ ഒന്നുതന്നെയാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഒന്നാമത്തെതും എല്ലാറ്റിലും വെച്ച് മുഖ്യമായതും അല്ലാഹുവിനെയല്ലതെ ആരാധിച്ചുകൂടാ എന്ന തൗ ഹീദ് തന്നെ. തുടർന്നുകൊണ്ട് മാതാപിതാക്കൾക്ക് നൻമ ചെയ്യലും. ഈ രണ്ട് കാര്യങ്ങളും ഇതുപോലെ---ഒന്നാമത് തൗഹീദും അടുത്തതായി മാതാപിതാക്കൾക്ക് നൻമചെയ്യലുമായികൊണ്ട്---ക്വുർ-ആനിൽ പലേടത്തും എടുത്തു പറഞ്ഞിരിക്കുന്നത് കാണാം. പിന്നീട് അടുത്ത ബന്ധുക്കൾ, അനാഥകൾ, ദരിദ്രർ എന്നിവരുടെ നേരെ പ്രതേ്യകിച്ചും, മനുഷ്യരോട് പൊതുവിലും നല്ല നിലയിൽ വർത്തിക്കുവാൻ കൽപിക്കുന്നു . ഇതെല്ലാം സ്വഭാവപരമായ മൗലിക വിഷയങ്ങളാണല്ലോ. പിന്നീട് ശാരീരികവും സാമ്പത്തികവുമായ അനുഷ്ഠാന കർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കർമങ്ങളായ നമസ് കാരത്തെയും സകാത്തിനെയും കുറിച്ച് പറയുന്നു. ഈ രണ്ട് കർമങ്ങൾക്കും ക്വുർ-ആൻ കൽപിച്ച പ്രാധാന്യം സുപ്രസിദ്ധമാണ്. അനുഷ്ഠാനമുറകളിൽ വ്യത്യാസം കാണു -മെങ്കിലും ഇത് രണ്ടും മുമ്പ് മുതൽക്കേ ഇസ്ലാമിലെ രണ്ട് പ്രധാനപ്പെട്ട നിർബന്ധ കർമങ്ങളാകുന്നു . ഈ കൽപനകൾ ഇന്നും ബൈബ്ളിന്റെ പഴയ നിയമത്തിൽ കാണാവുന്നതാണ്. നോക്കി വീണ്ടും അല്ലാഹു പറയുന്നു:
2:84–86

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ لَا تَسۡفِكُونَ دِمَآءَكُمۡ وَلَا تُخۡرِجُونَ أَنفُسَكُم مِّن دِيَٰرِكُمۡ ثُمَّ أَقۡرَرۡتُمۡ وَأَنتُمۡ تَشۡهَدُونَ

ثُمَّ أَنتُمۡ هَـٰٓؤُلَآءِ تَقۡتُلُونَ أَنفُسَكُمۡ وَتُخۡرِجُونَ فَرِيقٗا مِّنكُم مِّن دِيَٰرِهِمۡ تَظَٰهَرُونَ عَلَيۡهِم بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَإِن يَأۡتُوكُمۡ أُسَٰرَىٰ تُفَٰدُوهُمۡ وَهُوَ مُحَرَّمٌ عَلَيۡكُمۡ إِخۡرَاجُهُمۡۚ أَفَتُؤۡمِنُونَ بِبَعۡضِ ٱلۡكِتَٰبِ وَتَكۡفُرُونَ بِبَعۡضٖۚ فَمَا جَزَآءُ مَن يَفۡعَلُ ذَٰلِكَ مِنكُمۡ إِلَّا خِزۡيٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَيَوۡمَ ٱلۡقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلۡعَذَابِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

أُوْلَـٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۖ فَلَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنصَرُونَ

(84) നിങ്ങളുടെ ഉറപ്പ് (നിങ്ങളോട്) നാം വാങ്ങിയ സന്ദർഭം (ഓർക്കുക): നിങ്ങൾ (തമ്മതമ്മിൽ) നിങ്ങളുടെ രക്തം ചിന്തുകയില്ലെന്നും, നിങ്ങളുടെ ഭവനങ്ങളിൽ നിന്ന് നിങ്ങളെത്തന്നെ നിങ്ങൾ പുറത്താക്കുകയില്ലെന്നും. പിന്നെ, നിങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ട് (അത് ഏറ്റു) സമ്മതിക്കുകയും ചെയ്തു. (85) (എന്നിട്ട്) പിന്നെയും നിങ്ങളിതാ ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങൾ നിങ്ങളെത്തന്നെ കൊലചെയ്യുന്നു; നിങ്ങളിൽ നിന്നുള്ള ഒരു കൂട്ടരെ അവരുടെ ഭവനങ്ങളിൽ നിന്ന് നിങ്ങൾ പുറത്താക്കുകയും ചെയ്യു ന്നു! കുറ്റവും അതിക്രമവും വഴി അവർക്കെതിരിൽ നിങ്ങൾ പര- -തിരിഞ്ഞു (അവഗണിച്ചു)-കളയുന്നവരാണ്. നൽകിക്കൊണ്ട്. അവർ നിങ്ങളുടെ അടുക്കൽ തടവുകാരായി വന്നാലാകട്ടെ, നിങ്ങൾ അവർക്ക് മോചനമൂല്യം നൽകുകയും ചെയ്യുന്നു ! അതാകട്ടെ, (കാര്യമാകട്ടെ) അവരെ പുറത്താക്കൽ നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു. അപ്പോൾ വേദഗ്രന്ഥത്തിന്റെ ചില ഭാഗത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചിലഭാഗത്തിൽ നിങ്ങൾ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത് എന്നാൽ നിങ്ങളിൽ അപ്രകാരം ചെയ്യുന്നവരുടെ പ്രതിഫലം ഇഹലോക ജീവിതത്തിൽ അപമാനമല്ലാതെ (മറ്റൊന്നും) അല്ല. ക്വിയാമത്തുനാളിലാകട്ടെ, അവർ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല. (86) അക്കൂട്ടർ, പരലോകത്തിന് (പകരം) ഇഹലോക ജീവിതം വാങ്ങിയിട്ടുള്ളവരത്രെ. ആകയാൽ, അവർക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല; അവർ സഹായിക്കപ്പെടുന്നതുമല്ല. (84) നാം വാങ്ങിയ സന്ദർഭം നിങ്ങളുടെ ഉറപ്പ്, കരാർ -നിങ്ങൾ ചിന്തുക(-ഒഴുക്കുക)-യില്ല (എന്ന്) നിങ്ങളുടെ രക്തങ്ങളെ -നിങ്ങൾ പുറത്താക്കുകയുമില്ല നിങ്ങളെത്തന്നെ നിങ്ങളുടെ വീട് (വാസസ്ഥലം)-കളിൽ നിന്ന് َ ّ ُ ണ -പിന്നെ(-അതിനുപുറമെ) നിങ്ങൾ സമ്മതിച്ചു, ഏറ്റുപറഞ്ഞു. നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് സാക്ഷ്യംവഹിക്കുന്നു. (85) َ ّ ُ ണ പിന്നെയും -നിങ്ങൾ ه َ ؤ ُ لاء ِ ഇങ്ങിനെയുള്ളവരാണ് നിങ്ങൾ കൊല്ലുന്നു -നിങ്ങളെത- നിങ്ങൾ പുറത്താക്കുകയും ചെയ്യുന്നു നിങ്ങളിൽ നിന്നുള്ള ഒരു കൂട്ടരെ -അവരുടെ ഭവനങ്ങളിൽ നിന്ന് -നിങ്ങൾ പരസ്പരം പിന്തുണ നൽകികൊണ്ട് -അവരുടെ മേൽ (എതിരിൽ) ِ ْ ണب ِ الإ -കുറ്റംകൊണ്ട് -അതിക്രമവും അവർ നിങ്ങളുടെ അടുക്കൽ വന്നാലോ തടവുകാരായി നിങ്ങൾ അവർക്ക് മോചനമൂല്യം നൽകുന്നു و َ ه ُ و َ -അത് (കാര്യം)- ആവട്ടെ -നിഷിദ്ധമാണ് -നിങ്ങളുടെമേൽ അവരെപുറത്താക്കൽ അപ്പോൾ നിങ്ങൾ വിശ്വസിക്കുകയാണോ വേദഗ്രന്ഥത്തിന്റെ ചിലതിൽ (ചിലഭാഗത്തിൽ) -നിങ്ങൾ അവിശ്വസിക്കുകയും(-ആണോ) -ചിലതിൽ എന്നാൽ പ്രതിഫലമല്ല -ചെയ്യുന്നവരുടെ ل ِ ك َ ذ َ അത് (പ്രകാരം) -നിങ്ങളിൽ നിന്ന് അപമാനം(-നിന്ദ്യത)അല്ലാതെ ജീവിതത്തിൽ -ഐഹിക -ക്വിയാമത്തുനാളിലാകട്ടെ അവർ തള്ളപ്പെടും, മടക്കപ്പെടും -ഏറ്റവും കഠിനമായതിലേക്ക് ശിക്ഷ(-യിൽവെച്ച്) اللها -അല്ലാഹു അല്ലതാനും ഒട്ടും അശ്രദ്ധൻ -നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി (86) അക്കൂട്ടർ َّ ِ ين َ ഇا യാതൊരുകൂട്ടരാണ് -അവർ വാങ്ങിയിരിക്കുന്നു ഐഹിക ജീവതത്തെ ب ِ الآخ ِ ر َ ة ِ പരലോകത്തിന് (പകരം) അതിനാൽ ലഘുവാക്കപ്പെടുകയില്ല -അവർക്ക് ശിക്ഷ -അവർ സഹായിക്കപ്പെടുകയുമില്ല. മദീനായിലും പരിസരത്തിലുമുള്ള അറബികൾ ഔസ്, ഖസ്റജ് ( الا َ و ْ س و َ الخ എന്നീ രണ്ട് ഗോത്രങ്ങളായിരുന്നു. എല്ലാവരും വിഗ്രഹാരാധകർ ത ന്നെ. ഇരുകൂട്ടർക്കുമിടയിൽ ഇടക്കിടെ യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കും. മദീനയിലെ യഹൂദികളാകട്ടെ, മൂന്ന് ഗോത്രങ്ങളായിരുന്നു, ക്വൈനുക്വാ-ഉം, നദീറും, ക്വുറൈദ്വയും( اع، ن َ ضِير، ആദ്യത്തെ രണ്ട് ഗോത്രങ്ങളും ഖസ്റജുമായും, മൂന്നാമത്തെ ഗോത്രം ഔസുമായും സഖ്യബന്ധമുണ്ടായിരുന്നു. യുദ്ധമുണ്ടാകുമ്പോൾ ഓരോ ഗോ്ര തവും തങ്ങളുടെ സഖ്യകക്ഷിയുടെ പക്ഷത്ത് ചേർന്ന് അതിൽ പങ്കെടുക്കും. യുദ്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ യഹൂദികളെന്നോ, അറബികളെന്നോ വ്യത്യാസം കൂടാതെ പരസ് പരം കൊലയും കൊള്ളയും നടത്തുകയും വാസസ്ഥലങ്ങളിൽ നിന്ന് ആട്ടി ഓടിക്കുക യും ബന്ധനത്തിലാക്കുകയും ചെയ്യും. യുദ്ധം അവസാനിച്ചാൽ തങ്ങളുടെ സഹോദര -ങ്ങളായ യഹൂദികളിൽ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ അവർ ത ന്നെ ധനം ശേഖരിക്കുകയും മോചന മൂല്യം കൊടുത്ത് അവരെ ചിറയിൽ നിന്ന് രക്ഷപ്പെ -ടുത്തുകയും ചെയ്യും. ഇതിനെപ്പറ്റി ചോദിക്കപ്പെട്ടാൽ അവരുടെ മറുപടി ഇതായിരിക്കും: "സഖ്യകക്ഷികളെ വഞ്ചിക്കുന്നത് അപമാനകരമായത്കൊണ്ട് ഞങ്ങൾ അവരൊ -ന്നിച്ച് യുദ്ധം ചെയ്യുന്നു. എന്നാൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ ഞ ങ്ങളോട് കൽപിക്കപ്പട്ടിട്ടുണ്ട്താനും.' ഇതിനെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. "നിങ്ങളുടെ രക്തം' "നിങ്ങളെ തന്നെ കൊല്ലുക,' "നിങ്ങളെതന്നെ പുറത്താ -ക്കുക' എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഒരേ മതാവലംബികളായ സമുദായം ഒരേ ദേഹം അംഗങ്ങൾ ഏകോദര സഹോദരൻമാരായി വർത്തിക്കേണ്ടവരാണന്നും സൂചിപ്പിക്കുന്നു. തൗറാത്തിലും മൂസാ നബി (അ)യിലും വിശ്വസിച്ചതോടെ വേദഗ്രന്ഥത്തിലെ എല്ലാ നിയമങ്ങളും പാലിക്കുവാൻ അവർ നിർബ -ന്ധരാണ്. മാത്രമല്ല, തൗറാത്തിന്റെ വിധികൾ അനുസരിക്കുകയും പാലിക്കുകയും ചെയ്തുകൊള്ളാമെന്ന് അവർ പ്രതിജ്ഞയെടുത്തവരും ഏറ്റുസമ്മതിച്ചിട്ടുള്ളവരുമാകുന്നു. എന്നിരിക്കെ, ചില വിധികൾ മാത്രം അനുഷ്ഠിക്കുകയും മറ്റു ചിലത് തി രസ്കരിക്കുകയും ചെയ്യുന്നത് ന്യായരഹിതവും അക്രമവുമാണല്ലോ. അതുകൊണ്ടാണ് വേ ദഗ്രന്ഥത്തിന്റെ ചില ഭാഗത്തിൽ വിശ്വസിക്കുകയും ചിലതിൽ അവിശ്വസിക്കുകയുമാണോ നിങ്ങൾ ചെയ്യുന്നത് ? എന്ന് അല്ലാഹു അവരെ ആക്ഷേപിക്കുന്നത്. ഇതിന്റെ ഫലം ഇഹത്തി ൽ വെച്ച് അപമാനവും പരലോകത്ത് വെച്ച് അതികഠിനമായ ശിക്ഷയുമാണെ അവരെ താക്കീതും ചെയ്യുന്നു. ഇവർ ഇത്രത്തോളം അധഃപതിക്കുവാനും, വിരോധാഭാസങ്ങൾ പ്രവർത്തിക്കുന്നവരായിത്തീരുവാനും കാരണം, അവർ ഐഹിക ജീവിതത്തിനുവേണ്ടി പാരത്രിക നൻമകളെ ബലികഴിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വചനങ്ങൾ അവതരിച്ചത് യഹൂദികളുടെ പ്രസ്തുത വിഷയത്തിലാണെങ്കിലും ഇസ്ലാമിന്റെ വിധിവിലക്കുകളെ ശരിവെച്ചു സമ്മതിക്കുകയും എന്നിട്ട് അവയിൽ ചിലത് മാത്രം അനുഷ്ഠിക്കുകയും ചിലത് തീരെ വർജ്ജിക്കു -കയും ചെയ്യുന്നവർക്കെല്ലാം ഇതിലെ താക്കീതും ആക്ഷേപവും ബാധകമാകുന്നു. ഉദാഹരണമായി മുസ്ലിംകളിൽ ചിലർ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ ക ർമമായ നമസ്കാരവും വേറെ ചിലർ സക്കാത്തും പാടെ അവഗണിച്ചുകളയുന്നു. അതേസമയത്ത് മറ്റു ചില മതാനുഷ്ഠാനങ്ങളിൽ അവർക്ക് നിഷ്കർഷതയും ഉണ്ടായേക്കും. അതുപോലെ ചിലർ പലിശയുടെ കാര്യത്തിൽ യഹൂദികളുടെയും മററു ചില ദുർവൃത്തികളിൽ അവിശ്വാസികളുടെയും നിലപാടുകൾ സ്വീകരിച്ചു കാണാം. ചിലർ ആരാധനകർമങ്ങളിൽ ശ്രദ്ധയുള്ളവരും, സാമൂഹ്യബാധ്യതകൾ അവഗണിക്കുന്നവരു -മായിരിക്കും. ചിലർ നേരെ മറിച്ചും. ഓരോന്നിനെക്കുറിച്ചുമുള്ള മതവിധിയും അതിന്റെ ഗൗരവവും അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെയാണ് പലരും അങ്ങിനെ ചെയ്യുന്നതെന്നുള്ളതാണ് വലിയ അൽഭുതം ! മുസ്ലിം സമുദായത്തിന് അല്ലാഹു നേർവഴിയും തന്റേ -ടവും നൽകുമാറാകട്ടെ, ആമീൻ വിഭാഗം -
2:87

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَقَفَّيۡنَا مِنۢ بَعۡدِهِۦ بِٱلرُّسُلِۖ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ أَفَكُلَّمَا جَآءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰٓ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِيقٗا كَذَّبۡتُمۡ وَفَرِيقٗا تَقۡتُلُونَ

(87) തീർച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ ശേഷം നാം ദൂതൻമാരെ തുടർച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മർയമിന്റെ മകൻ ഈസാക്ക് വ്യക്തമായ തെളിവുകൾ നാം നൽകുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാൽ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദേഹങ്ങൾ (അഥവാ മനസ്സുകൾ) ഇഷ്ടപ്പെടാത്തതുമായി നിങ്ങൾക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങൾ അഹംഭാവം നടിക്കുകയാണോ അങ്ങനെ, ഒരു കൂട്ടരെ നിങ്ങൾ വ്യാജമാക്കി; ഒരു കൂട്ടരെ നിങ് ങൾ കൊലപ്പെടുത്തുകയും ചെയ്യുന്നു (87) തീർച്ചയായും ഉണ്ട് നാം നൽകുകയുണ്ടായി َ ُ و -മൂസാക്ക് -(വേദ) ഗ്രന്ഥം നാം തുടർത്തുകയും ചെയ്തു അദ്ദേഹത്തിന് ശേഷം ب ِ الر ّ ُ س ُ ل ِ ദൂതന്മാരെ നാം നൽകുകയും ചെയ്തു س َ ىേ ع ِ ഈസാക്ക് -മർയമിന്റെ മകൻ വ്യക്തമായ തെളിവുകൾ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു ِحو -പരിശുദ്ധാത്മാവിനെക്കൊണ്ട് -എപ്പോൾ (എന്നിട്ട്) നിങ്ങൾക്ക് വരുമ്പോഴൊക്കെയുമോ ر َ س ُ ول ٌ -ഒരു ദൂതൻ, വല്ല റസൂലും ب ِ م َ ا യാതൊന്നുമായി ഇഷ്ടപ്പെടുന്നില്ല നിങ്ങളുടെ ദേഹങ്ങൾ, മനസ്സുകൾ -നിങ്ങൾ അഹംഭാവം കാണിച്ചു-(വോ) എന്നിട്ട് ഒരു വിഭാഗത്തെ -നിങ്ങൾ കളവാക്കി -ഒരു കൂട്ടരെ -നിങ്ങൾ വധിക്കുന്നു മൂസാ നബി (അ) മുതൽ ഈസാ നബി (അ) വരെയുള്ള എത്രയോ പ്രവാചകൻമാരുടെ പ്രബോധനങ്ങളെയും ശിക്ഷണങ്ങളെയും ധിക്കരിക്കുകയും, പല പ്രവാചകൻമാരെയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന പാരമ്പര്യ -മാണ് പ്രവാചകൻമാർ കൊണ്ടുവരുന്ന സന്ദേശങ്ങൾ അവരുടെ ദേ ഹേച്ഛകൾക്കും തന്നിഷ്ടത്തിനും അനുയോജ്യമല്ലായ്ക നിമിത്തം അവർ ഗർവ്വിഷ്ടരും അഹംഭാവികളുമായിത്തീർന്നതാണിതിന് കാരണമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അവർ നബിമാരെ കൊലപ്പെടുത്തിയിരുന്നതിനെപ്പറ്റി 61-ാം വചനത്തിലും വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചിട്ടുണ്ട്. വ്യക്തിപരമായും, സാമൂഹ്യമായുമുള്ള നിയമനിർദ്ദേശങ്ങളും, ഉപദേശങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു വേദഗ്രന്ഥമാണ് തൗറാത്ത്. തിന്റെ സത്യതക്ക് തെളിവായി പല ദൃഷ്ടാന്തങ്ങളും അവർ കണ്ടിട്ടുണ്ട്. പിന്നീട് വളരെയധികം പ്രവാചകൻമാർ അവരിൽ തുടരെത്തുടരെ വന്നുകൊണ്ടുമിരുന്നു. എല്ലാവരുടെയും ലക്ഷ്യം തൗറാത്തിന്റെ അദ്ധ്യാപനങ്ങളും സന്ദേശങ്ങളും നടപ്പിൽ വരുത്തുകയും അതിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സൂറഃ അല്ലാഹു പറയുന്നു : الت (-സാരം: നാം തൗറാത്ത് അവതരിപ്പിച്ചു. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്. അംഗീകരിച്ചവരായ നബിമാരും, റബ്ബാനീകളും - പുണ്യപുരുഷൻമാരും---പണ്ഡിതൻമാരും അതനുസരിച്ച് വിധിച്ചിരുന്നു' (മാ-ഇദഃ : 44) ഇസ്റാ-ഈല്യരിൽ അവസാനത്തെ റസൂലായ ഈസാ (അ) വന്നപ്പോൾ, തൗറാത്തിലെ ചുരുക്കം ചില നടപടിക്രമങ്ങൾ ഭേദപ്പെടുത്തപ്പെട്ടുവെങ്കിലും മൊത്തത്തിൽ തൗറാത്തിന്റെ നിയമസംഹിത തന്നെയാണ് അദ്ദേഹവും പിൻപറ്റിയിരുന്നത്. അദ്ദേഹത്തിന്റെ ദൗത്യകാലത്തുണ്ടായ ആ ഭേദഗതിയുടെ പേരിൽ അദ്ദേഹം തൗറാത്തിനെ ഷധിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സത്യത സ്ഥാപിക്കുന്നതിന് വ്യക്തമായ പല തെളിവുകളും ദിവ്യദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന് അല്ലാഹു നൽകി. (അദ്ദേഹത്തിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ആലു-ഇംറാനിൽ പ്രസ്താ -വിക്കുന്നുണ്ട്). അതിനെത്തുടർന്ന് അദ്ദേഹം പറഞ്ഞതായി അല്ലാഹു പ്രകാരം ഉദ്ധരിക്കുന്നു : الت (-സാരം: എന്റെ മുമ്പി--ലുള്ള തൗറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാ ര്യങ്ങളെ നിങ്ങൾക്ക് അനുവദനീയമാക്കുവാനുമാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ നിങ്ങൾക്ക് നിങ്ങളുടെ റബ്ബിങ്കൽ നിന്നും ദൃഷ്ടാന്തംകൊണ്ടുവരുകയും ചെയ്തിരിക്കുന്നു. (ആലു-ഇംറാൻ : 49,50 നോക്കുക) ِحو (-അദ്ദേഹത്തെ നാം പരിശുദ്ധാത്മാവുകൊണ്ട് ബലപ്പെടുത്തി) എന്ന് പറഞ്ഞതിന് ഒന്നിലധികം വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട് (1) ഇൻജീലാകുന്ന വേദഗ്രന്ഥമാണ് പരിശുദ്ധാത്മാവ് അഥവാ റൂഹുൽ ക്വുദുസ.് ഐഹികവും പാരത്രികവുമായ വിജയങ്ങളും, ആത്മീയ പരിശുദ്ധിയും കൈവരുത്തുന്നതാണല്ലോ ഇൻജീൽ എന്നതാണ് ഇതിനുള്ള ന്യായം. (2) ഈസാ (അ) ന്റെ ആത്മാവാണുദ്ദേശ്യം. അദ്ദേഹം പിതാവില്ലാ തെ ജനിച്ചതും, അദ്ദേഹത്തിന്റെ മാതാവിൽ അല്ലാഹു അവന്റെ വക ജീവൻ (21:91 ൽ) പറഞ്ഞിട്ടുള്ളതും മററുമാണിതിന് പറയുന്ന ന്യായം. (3) ജിബ്രീൽ (അ) എന്ന മലക്കാണ് പരിശുദ്ധാത്മാവുകൊണ്ട് വി വക്ഷ. ഇതാണ് ബലപ്പെട്ട അഭിപ്രായവും, ക്വുർ-ആന്റെയും ഹദീഥിന്റെയും പിൻബ ലമുള്ളതും. ക്വുർ-ആനെപ്പറ്റി (-നിന്റെ റബ്ബിങ്കൽ നിന്ന് അതിനെ പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു. (നഹ്ൽ :102) എന്ന് അല്ലാഹു പറയുന്നു. ഇത് ജിബ്രീൽ (അ) നെ ഉദ്ദേശിച്ചതാണെന്നുള്ളതിൽ തർക്കമില്ല. നബി തിരുമേനി യുടെ പ്രസിദ്ധ കവിയായിരുന്ന ഹസ്സാനുബ്നുഥാബിത്ത് ( حسان بن ثابت – رضـ )നു വേണ്ടി "അല്ലാഹുവേ, അദ്ദേഹത്തെ റൂഹുൽ ക്വുദ്സിനെക്കൊണ്ട് ബലപ്പെടുത്തേണമേ!' എന്ന് തിരുമേ നി പ്രാർത്ഥിച്ചതായും, "ജിബ്രീൽ തന്നോട് കൂടെയുണ്ടായിരിക്കും എന്ന് തിരുമേനി ദ്ദേഹത്തോട് പറഞ്ഞതായും' ഹദീഥിൽ വന്നിരിക്കുന്നു (ബു. മു) പരിശുദ്ധാത്മാവിനെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തി എന്ന് പറഞ്ഞതിന്റെ താൽപര്യം, അദ്ദേഹത്തിന് ജിബ്രീ ൽ (അ) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായങ്ങളായിരിക്കുമെന്ന് മൊത്തത്തിൽ മന -സ്സിലാക്കാം. ഈസാ (അ)-നോട് അല്ലാഹു പറയുന്നു: (-സാരം : തൊട്ടിലിൽവെച്ചും, ജനങ്ങളോട് നീ സംസാരിച്ചുകൊണ്ടിരിക്കെ നാം നിന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് ബ ലപ്പെടുത്തിയ : 110)
2:88

وَقَالُواْ قُلُوبُنَا غُلۡفُۢۚ بَل لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَقَلِيلٗا مَّا يُؤۡمِنُونَ

(88) അവർ പറയുന്നു: "ഞങ്ങളുടെ ഹൃദയങ്ങൾ (ഉറയിട്ട്) മൂടപ്പെട്ടവയാണ്'. (അതല്ല) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാൽ വളരെ കുറച്ചേ അവർ വിശ്വസിക്കൂ. (88) -അവർ പറഞ്ഞു, പറയുകയും ചെയ്യുന്നു ഞങ്ങളുടെ ഹൃദയങ്ങൾ غ ُ ل ْ ف ٌ ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് ب َ ل ْ പക്ഷേ അവരെ ശപിച്ചിരിക്കുന്നു ُ َّ اللها -അല്ലാഹു -അവരുടെ അവിശ്വാസം നിമിത്തം يلا വളരെ കുറച്ച് (മാത്രം) -അവർ വിശ്വസിക്കും. ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പുതുതായൊന്നും പ്രവേശിക്കാത്തവിധം അവ ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് മുഹമ്മദും മറ്റും നൽകുന്ന ഉപദേശങ്ങളൊന്നും ഞങ്ങളുടെ മനസ്സിൽ കടക്കുന്നില്ല എന്ന് യഹൂദികൾ പരിഹാസപൂർവ്വം പറഞ്ഞിരുന്നു. സൂറഃ ഹാമീം സജദഃ 5 ൽ അവിശ്വാസികളെപ്പറ്റി അല്ലാ ഹു പറയുന്നു ….. (-അവർ പറയുന്നു : നിങ്ങൾ ഞങ്ങളെ ഏതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ മൂ ടികളിലാകുന്നു. ഞങ്ങളുടെ കാതുകളിലും ഒരു തരം കട്ടിയുണ്ട്. ഞങ്ങളുടെയും നിന്റെയുംനബിയുടെയും-ഇടക്ക് ഒരു തരം മറയുണ്ട്.) ഇതുപോലെയുള്ള ഒരു വാക്കാ ണ് യഹൂദികളും പറയുന്നത്. അവരുടെ ഹൃദയങ്ങളിലേക്ക് വേണ്ടതൊന്നും പ്രവേശിക്കുന്നില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, അവ മൂടപ്പെട്ടിരിക്കുന്നതോ മറ്റോ അല്ല അതിന് കാരണം. അവരുടെ അവിശ്വാസവും സത്യനിഷേധവും നിമിത്തം അവർ അല്ലാഹുവിന്റെ ശാപത്തിന് പാത്രമായതാണ് യഥാർത്ഥത്തിൽ അതിനു കാരണമെന്ന് അല്ലാഹു അവ ർക്ക് മറുപടി നൽകുന്നു. യഹൂദികളുടെ അവിശ്വാസം അറബികളുടെ അവിശ്വാസത്തെക്കാ ൾ ആക്ഷേപാർഹമാണല്ലോ. കാരണം അടുത്ത വചനത്തിൽ പറയുന്നതുപോലെ നബി യെ സംബന്ധിച്ച യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടും കൽപിച്ചു കൂട്ടിക്കൊണ്ടുമുള്ള നിഷേധമാണ് യഹൂദികളുടേത്. അതിൽ നിന്ന് ഉടലെടുത്തതാണ് ഞങ്ങളുടെ ഹൃ ദയങ്ങൾ മൂടപ്പെട്ടതാണെന്നും മറ്റുമുള്ള അവരുടെ പരിഹാസവാക്കുകൾ. ആ വാക്ക് നിഷേ -ധിച്ചുകൊണ്ട് اللها (പക്ഷേ, അവരുടെ അവിശ്വാസം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്) എന്ന് ഇവിടെയും, അതേ വാക്ക് ഉദ്ധരിച്ച ശേഷം അതി നെ ഖണ്ഡിച്ചുകൊണ്ട് اللها (-പക്ഷേ അവരുടെ അവിശ്വാസം മൂലം അല്ലാഹു അവയുടെ മീതെ മുദ്രകുത്തിയിരിക്കുകയാണ്) എന്ന് സൂറഃ നിസാ-ഉ് 155 ലും അല്ലാഹു നൽകിയ മറുപടി ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് അങ്ങിനെ, അല്ലാ- അല്ലാഹു ഹൃദയങ്ങൾക്ക് മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ ഉദ്ദേശ്യം 7--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. അവർ പാത്രമായിത്തീർന്നത് കൊണ്ട് അവരിൽ നിന്ന് അധികമൊന്നും വിശ്വാസം പ്രതീക്ഷിക്കേണ്ടതില്ല - അവർ വളരെ കുറച്ചേ വിശ്വസിക്കുകയുള്ളൂ - എന്ന് അല്ലാഹു നബി യെ അറിയിക്കുന്നു. "അവർ വളരെ കുറച്ചേ വിശ്വസിക്കൂ' എന്ന് പറഞ്ഞതിന് രണ്ടുതരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. (1) യഹൂദികളിൽ നിന്ന് വളരെ കുറഞ്ഞ ആളുകളേ നബി യിൽ വിശ്വസിക്കയുള്ളൂവെന്ന്. വാസ്തവത്തിൽ യഹൂദികളിൽ നിന്ന് മുസ്ലിമായവർ വളരെ കുറഞ്ഞ വ്യക്തികളേയുള്ളൂവെന്നത് പ്രസിദ്ധമാണ്. (2) പൂർണമായ വിശ്വാസം അവരിൽ നിന്ന് പ്രതീക്ഷിച്ചുകൂടാ--- വളരെ കുറഞ്ഞ വിശ്വാസമേ അവർക്കുണ്ടാകുകയുള്ളൂ-എന്ന്. അവർ വേദക്കാരായതുകൊണ്ട് ഏതാനും ചില കാര്യങ്ങളിലൊക്കെ അവർക്ക് വിശ്വാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. പക്ഷേ, വിശ്വസിക്കേണ്ടുന്ന എല്ലാ വിഷയത്തിലും അവർ വിശ്വസിക്കുവാൻ തയ്യാറാ -കുകയില്ല. ഉള്ള വിശ്വാസം തന്നെ പരിപൂർണമായിരിക്കുകയുമില്ല എന്ന് സാരം. രണ്ട് വ്യാഖ്യാനവും പരസ്പരം എതിരല്ലതാനും.
2:89

وَلَمَّا جَآءَهُمۡ كِتَٰبٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ وَكَانُواْ مِن قَبۡلُ يَسۡتَفۡتِحُونَ عَلَى ٱلَّذِينَ كَفَرُواْ فَلَمَّا جَآءَهُم مَّا عَرَفُواْ كَفَرُواْ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَٰفِرِينَ

(89) തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവർക്ക് അല്ലാഹുവിന്റെ പക്കൽ നിന്നും വന്നപ്പോൾ, - മുമ്പ് അവർ, അവിശ്വസിച്ചവർക്കെതിരിൽ വിജയം അർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുതാനും. (അതെ) അങ്ങനെ, അവർക്കറിയാവുന്ന (ആ) കാര്യം അവർക്ക് വന്നപ്പോൾ, അവരതിൽ അവിശ്വസിക്കുകയായി. ആകയാൽ (ആ) അവിശ്വാസികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കും. (89) -അവർക്ക് വന്നപ്പോൾ ك ِ ت َ اب ٌ ഒരു (വേദ)-ഗ്രന്ഥം اللها അല്ലാഹുവിന്റെ അടുക്കൽ നിന്ന് സത്യമാക്കുന്ന (ശരിവെക്കുന്ന) -അവരുടെ കൂടെ ഉള്ളതിനെ അവരായിരുന്നുതാനും മുമ്പ് -അവർ വിജയം (സഹായം) അർത്ഥിക്കും യാതൊരുകൂട്ടർക്ക്(-എതിരിൽ) -അവർ അവിശ്വസിച്ചു എന്നിട്ട് അവർക്ക് വന്നപ്പോൾ അവർക്കറിയാവുന്നത് -അതിൽ അവർ അവിശ്വസിച്ചു اللها -ആകയാൽ അല്ലാഹുവിന്റെ ശാപം -അവിശ്വാസികളുടെ മേൽ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ ഗുണഗണങ്ങ -ളെയും സംബന്ധിച്ച് തൗറാത്ത് മുഖേനയും പ്രവാചകൻമാർ മുഖേനയും യഹൂദികൾക്ക് പരമ്പരാഗതമായ അറിവുണ്ട്. മദീനയിലെ യഹൂദികൾ അക്ഷമരായിക്കൊണ്ട് ആ പ്രവാചകന്റെ വരവ് കാത്തിരിക്കുകയുമായിരുന്നു. അവർ മുഖാന്തരം അറബിക ൾക്കും ഇതിനെപ്പറ്റി അറിയാമായിരുന്നു. അറബികളും അവരും തമ്മിൽ വല്ല ഏറ്റുമുട്ടലോ ഉണ്ടാകുമ്പോൾ അടുത്ത് വെളിവാകുവാനിരിക്കുന്ന പ്രവാചകൻ വരട്ടെ, ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം, അന്ന് ഞങ്ങൾക്ക് ആ പ്രവാചകൻ മുഖേന ശക്തിയും്ര പതാപവും അല്ലാഹു നൽകുന്നതായിരിക്കും എന്നൊക്കെ അവർ അഭിമാനപൂർവ്വം പറഞ്ഞിരുന്നു. "ആ പ്രവാചകനെ വേഗം അയച്ചുതന്ന് ഞങ്ങളെ സഹായിക്കണേ' എന്ന് വർ പ്രാർത്ഥിക്കാറുമുണ്ടായിരുന്നു. അവർ പ്രതീക്ഷിച്ചും പ്രാർത്ഥിച്ചുംകൊണ്ടിരുന്ന ആ പ്രവാചകൻ വരുകയും അവരുടെ കൈവശമുള്ള വേദഗ്രന്ഥത്തെ - തൗറാത്തിനെ - ശരിവെച്ചു അതിന്റെ സത്യത സ്ഥാപിക്കുന്ന ഒരു വേദഗ്രന്ഥം - ക്വുർ-ആൻ---അവതരിക്കുകയും ചെയ്തപ്പോൾ അതാ അവരുടെ മട്ടെല്ലാം മാറി ! നബി ഇസ്റാ-ഈൽ വർഗത്തിൽ പെട്ട ആളായില്ല അറബികളിൽപെട്ട ആളായിപ്പോയി, തങ്ങൾ മതമായി ആചരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അദ്ദേഹം അനുവദിക്കുന്നുമില്ല. തൊക്കെയാണ് നിഷേധത്തിന് കാരണം. അങ്ങനെ, ആ പ്രവാചകന്റെ കടുത്ത ശത്രുക്കളും പരിപൂർണ നിഷേധികളുമായി മാറുകയും, അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രമാകുകയുമാണ് അവർ ചെയ്തത്. ഇതാണ് ഈ വചനത്തിൽ അല്ലാഹു പറയുന്നത്.
2:90

بِئۡسَمَا ٱشۡتَرَوۡاْ بِهِۦٓ أَنفُسَهُمۡ أَن يَكۡفُرُواْ بِمَآ أَنزَلَ ٱللَّهُ بَغۡيًا أَن يُنَزِّلَ ٱللَّهُ مِن فَضۡلِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٖۚ وَلِلۡكَٰفِرِينَ عَذَابٞ مُّهِينٞ

(90) യാതൊന്നിന് (പകരം) അവർ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത്വളരെ ചീത്ത! അതായത്, അല്ലാഹു അവതരിപ്പിച്ചതിൽ അവർ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്റെ അടിയാൻമാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ അനുഗ്രഹത്തിൽ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവർ കോപത്തിനുമേൽ കോപവുമായി മടങ്ങി, (അതാണവർക്ക് ലഭിച്ച നേട്ടം) അവിശ്വാസികൾക്ക് നിന്ദ്യമായ ശിക്ഷയുമുണ്ട്. (90) -യാതൊന്ന് വളരെ (എത്രയോ) ചീത്ത അതിന് അവർ വിറ്റു, വാങ്ങി അവരുടെ സ്വന്തങ്ങളെ -അതായത് അവർ അവിശ്വസിക്കുന്നത് അവതരിപ്പിച്ചതിൽ ُ َّ اللها -അല്ലാഹു അക്രമമായിട്ട്, അസൂയകൊണ്ട് ഇറക്കുന്നതിനാൽ ُ َّ اللها അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് -ചിലരുടെമേൽ, യാതൊരുവന് َ ش َ اء ُ -അവൻ ഉദ്ദേശിക്കുന്നു -അവന്റെ അടിയാൻമാരിൽ നിന്ന് -അങ്ങനെ-അവർ മടങ്ങി (അവർ നേടി) ب ِ غ َ ض َ കോപവുംകൊണ്ട്, കോപത്തെ കോപത്തിനു മേൽ അവിശ്വാസികൾക്കുണ്ട്താനും ع َ ذ َ اب ٌ ശിക്ഷ م ُ ه ِ ين ٌ നിന്ദ്യകരമായ, അപമാനിക്കുന്ന താൽകാലികമായ ദേഹേച്ഛകളും സ്വാർത്ഥ താൽപര്യങ്ങളും സംരക്ഷി -ക്കുവാൻ വേണ്ടിയാണവർ ക്വുർ-ആനിൽ വിശ്വസിക്കാതെ അതിനെ നിഷേധിക്കുന്നത്. അതാകട്ടെ, അവരുടെ ഭാവിയെ എന്നെന്നേക്കും നഷ്ടപ്പെടുത്തുന്നതുമാണ്. അപ്പോൾ, അവിശ്വാസമാകുന്ന വിലവാങ്ങികൊണ്ട് തങ്ങളെത്തന്നെ വിറ്റു നശിപ്പിക്കുകയാണവർ ചെയ്യുന്നത്. ക്രയവിക്രയങ്ങളിൽ വിൽക്കപ്പെടുന്ന വസ്തുവെക്കാൾ പ്രിയംകരമായത് അതിന് പകരം ലഭിക്കുന്ന വിലയായിരിക്കുമല്ലോ. ഇവിടെ നേരെ മറിച്ചാണുള്ളത്. വിറ്റ് നശിപ്പിച്ചത് ശാശ്വതമായ ഭാവിവിജയവും പകരം കിട്ടിയത് ശാശ്വതമായ ശിക്ഷയുമാകുന്നു. അപ്പോൾ ഇതിനെക്കാൾ ബുദ്ധിഹീനമായ ഇടപാട് മറ്റെന്താണ് അവരുടെ നിഷേധത്തിന് കാരണം, തങ്ങളുടെ വർഗത്തിൽ പെടാത്ത ഒരാൾക്ക് - നബി ക്കു - പ്രവാചകത്വം ലഭിച്ചതിലുള്ള അസൂയയാണല്ലോ. എന്നാൽ, പ്രവാചകത്വമാകട്ടെ, ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകാവകാശമോ, വല്ല യോഗ്യതകൊണ്ടും സി ദ്ധിക്കുന്നതോ അല്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്ന ഒരനുഗ്രഹം മാത്രമാ ണ്. അങ്ങനെ, പലനിലക്കും അല്ലാഹുവിന്റെ കോപത്തിന് മുമ്പേ ക്വുർ-ആനിലും മുഹമ്മദ് നബി യിലുമുള്ള അവിശ്വാസം നിമിത്തം വീണ്ടും അല്ലാഹുവിന്റെ കോപത്തിന് പാത്രമായിരിക്കുകയാണ്. ഇതാണ് ആ ക്രയവിക്രയം -കൊണ്ട് അവർക്ക് കിട്ടിയ നേട്ടം. എന്ന ക്രിയക്കാണ് "അവർ വിറ്റു' എന്ന് വിവർത്തനം നൽകിയത്. "അവർ വാങ്ങി' എന്നും അതിന് വിവർത്തനം നൽകാം. ഈ അർത്ഥത്തിലാണ് ആ വാ ക്കിന്റെ അധികം ഉപയോഗവും. ക്രയവിക്രയത്തിൽ ഇരുഭാഗത്ത് നിന്നും, സാധനം കൈമാറുമ്പോൾ അതിൽ വിലയായി ഗണിക്കപ്പെടുന്ന സാധനം ആർ കൈപ്പറ്റുന്നുവോ അവനെ സംബന്ധിച്ചിടത്തോളം ആ ഇടപാടിന് വിൽപന എന്നും, മറ്റേ സാധനം കൈപ്പറ്റുന്നവനെ സംബന്ധിച്ചടത്തോളം അതിന് വാങ്ങുക എന്നും, പറയുന്നുവെന്ന് മാത്രം. അതിനാൽ, ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു കൈമാറുകയെ ന്ന നിലക്ക് വിൽപനയിലും വാങ്ങലിലും അത് ഉപയോഗിക്കാറുണ്ട്. ഇവിടെ "വാങ്ങുക ' എന്ന് തന്നെ അതിന് അർത്ഥം കൽപിച്ചാലും - അങ്ങിനെ അർത്ഥം കൽപിക്കപ്പെട്ടിട്ടുമുണ്ട്- --സാരം ഏതാണ്ട് മേൽ വിവരിച്ചപോലെത്തന്നെയായിരിക്കും കലാശിക്കുക.
2:91–92

وَإِذَا قِيلَ لَهُمۡ ءَامِنُواْ بِمَآ أَنزَلَ ٱللَّهُ قَالُواْ نُؤۡمِنُ بِمَآ أُنزِلَ عَلَيۡنَا وَيَكۡفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلۡحَقُّ مُصَدِّقٗا لِّمَا مَعَهُمۡۗ قُلۡ فَلِمَ تَقۡتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبۡلُ إِن كُنتُم مُّؤۡمِنِينَ

۞وَلَقَدۡ جَآءَكُم مُّوسَىٰ بِٱلۡبَيِّنَٰتِ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ

(91) അവരോട്: "അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ വിശ്വസിക്കുവിൻ' എന്നു പറയപ്പെട്ടാൽ, അവർ പറയും: "ഞങ്ങൾക്ക് ഇറക്കപ്പെട്ടതിൽ ഞങ്ങൾ വിശ്വസിക്കുന്നു' എന്ന് അതിനപ്പുറമുള്ളതിൽ അവർ അവിശ്വസിക്കുകയും ചെയ്യുന്നു. അതാവട്ടെ, അവരുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടുള്ള യഥാർത്ഥമാ- (-നബിയേ)-പറയുക : എന്നാൽ നിങ്ങൾ എന്തിനാണ് മുമ്പ് അല്ലാഹുവിന്റെ നബിമാരെ കൊലപ്പെടുത്തിയിരുന്നത്---നിങ്ങൾ വിശ്വാസികളാണെങ്കിൽ! (92) മൂസാ നിങ്ങൾക്ക് വ്യക്തമായ തെളിവുകൾ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനുശേഷം നിങ്ങൾ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങൾ ഉണ്ടാക്കി (ആരാധിച്ചു) (91) -പറയപ്പെട്ടാൽ ْ ُ ശ ل َ അവരോട് آم ِ ن ُ وا നിങ്ങൾ വിശ്വസിക്കുവിൻ അവതരിപ്പിച്ചതിൽ ُ َّ اللها അല്ലാഹു او ُ لا َ ق അവർ പറയുകയായി -ഞങ്ങൾ വിശ്വസിക്കുന്നു ഇറക്കപ്പെട്ടതിൽ -ഞങ്ങൾക്ക് അവർ അവിശ്വസിക്കുകയും ചെയ്യും -അതിനപ്പുറമുള്ളതിൽ و َ ه ُ و َ അതാകട്ടെ -യഥാർത്ഥമാണ് -സത്യമാക്കിക്കൊണ്ട് ل ِ م َ ا -യാതൊന്നിനെ അവരുടെ കൂടെയുള്ള ق ُ ل ْ -നീ പറയുക ف َ ل ِ م َ -എന്നാലെന്തിന്? -നിങ്ങൾ കൊല്ലുന്നു اللها -അല്ലാഹുവിന്റെ നബി (പ്രവാചകൻ)-മാരെ -മുമ്പ് -നിങ്ങളാണെങ്കിൽ വിശ്വാസികൾ (92) തീർച്ചയായും നിങ്ങൾക്ക് വന്നിട്ടുണ്ട് َ ُ و -മൂസാ -വ്യക്തമായ തെളിവുകൾകൊണ്ട് -പിന്നെ നിങ്ങൾ ഉണ്ടാക്കി, ഏർപ്പെടുത്തി -പശുക്കുട്ടിയെ അതിന് ശേഷം നിങ്ങൾ (ആയിക്കൊണ്ട്) -അക്രമികൾ അല്ലാഹു അവതരിപ്പിച്ചതിലെല്ലാം വിശ്വസിക്കൽ നിർബന്ധമാണല്ലോ. അപ്പോൾ നിങ്ങൾ ക്വുർ-ആനിൽ വിശ്വസിക്കേണ്ടതില്ലേ എന്ന് യഹൂദികളോട് പറയപ്പെട്ടാൽ, ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ഞങ്ങൾക്ക് അത് തന്നെ മതി എന്നായിരിക്കും അവരുടെ ഉത്തരം. ണങ്കിൽ അവർക്ക് അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തെ നിഷേധിക്കുകയല്ല - അതിന്റെ സത്യത സ്ഥാപിക്കുകയാണ് - ചെയ്യുന്നതും. എന്നിട്ടും അതിലവർ അവിശ്വസിക്കുക -യാണ് ചെയ്യുന്നത്. ആ നിലക്ക് വേദത്തെപ്പറ്റി അറിയാത്തവരായ അറബികളെക്കാൾ വിശ്വാസത്തിലേക്ക് മുന്നോട്ട് വരേണ്ടവരാണവർ. എന്നാൽ അവരുടെ കയ്യിലുള്ള ആ ഗ്രന്ഥ -ത്തിൽ അവർ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത് ശരിയാണോ? അല്ല. അതിലവർ ശ രിക്ക് മുമ്പ് അവരിലുണ്ടായിരുന്ന പല നബിമാരെയും അവർ കൊലപ്പെടുത്തുമായിരുന്നില്ല. അപ്പോൾ ആ പറഞ്ഞത് ശരിയല്ല. അത് മാത്രമോ? മൂസാ നബി (അ)-യാണല്ലോ അവരുടെ പ്രവാചകൻമാരിൽ തലവൻ. അദ്ദേഹം അല്ലാഹുവി ന്റെ ഏകത്വത്തിന് സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങളും കൊണ്ടു വന്നിട്ടുകൂടി പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ചവരാണവർ. അപ്പോൾ ക്വുർ-ആനിലും നബി യിലും അവർ വേദഗ്രന്ഥമായ തൗറാത്തിലും അവരുടെ പ്രവാചകനായ മൂസാ നബി (അ)-യിലും തന്നെ ശരിക്ക് വിശ്വാസമില്ലാത്തവ -രാണവർ.
2:93

وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱسۡمَعُواْۖ قَالُواْ سَمِعۡنَا وَعَصَيۡنَا وَأُشۡرِبُواْ فِي قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ قُلۡ بِئۡسَمَا يَأۡمُرُكُم بِهِۦٓ إِيمَٰنُكُمۡ إِن كُنتُم مُّؤۡمِنِينَ

(93) നാം നിങ്ങളുടെ ഉറപ്പ് (കരാർ) വാങ്ങുകയും നിങ്ങളുടെ മീതെ നാം "ത്വൂർ' (പർവ്വതം) ഉയർത്തുകയും ചെയ്ത സന്ദർഭം: "നിങ്ങൾക്ക് നാം നൽകിയതിനെ നിങ്ങൾ ബലമായി പിടിക്കുവിൻ; കേൾക്കുകയും (മനസ്സിലാക്കുകയും)ചെയ്യുവിൻ' (-എന്ന് പറഞ്ഞുംകൊണ്ട്) അവർ പറഞ്ഞു: ഞങ്ങൾ കേട്ടു; ഞങ്ങൾ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളിൽ അവർക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെടുക ധ പശുക്കുട്ടിയോടുള്ള സ്നേഹം നിറയുകപ യും ചെയ്തിരിക്കുന്നു. നീ പറയുക: "നിങ്ങളുടെ (ആ)-വിശ്വാസം നിങ്ങളോട് കൽപിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങൾ വിശ്വാസികളാണെങ്കിൽ!' (93) നാം വാങ്ങിയ സന്ദർഭം -നിങ്ങളുടെ ഉറപ്പ്, കരാർ നാം ഉയർത്തുകയും ചെയ്തു -നിങ്ങളുടെ മീതെ الطّ ُ ور َ -ത്വൂർ പർവ്വതം خ ُ ذ ُ وا നിങ്ങൾ പിടിച്ചു (എടുത്തു)-കൊളളുവിൻ -നിങ്ങൾക്ക് നാം നൽകിയത് -ബലമായി നിങ്ങൾ കേൾക്കുകയും ചെയ്യുവിൻ او ُ لا َ ق -അവർ പറഞ്ഞു ഞങ്ങൾ കേട്ടു -ഞങ്ങൾ അനുസരണക്കേട് കാണിച്ചു, എതിർ പ്രവർത്തിക്കുന്നു -അവർ കുടിപ്പിക്കപ്പെട്ടിരിക്കുന്നു അവരുടെ ഹൃദയങ്ങളിൽ പശുക്കുട്ടി -അവരുടെ അവിശ്വാസം നിമിത്തം ق ُ ل ْ -നീ പറയുക യാതൊന്ന് വളരെ ചീത്ത അതിനെ നിങ്ങളോട് കൽപിക്കുന്നു നിങ്ങളുടെ വിശ്വാസം നിങ്ങൾ ആകുന്നുവെങ്കിൽ വിശ്വാസികൾ ഇസ്റാ-ഈല്യരോട് ഉറപ്പ് വാങ്ങിയെന്നും, പർവ്വതം ഉയർത്തിയെന്നും പറഞ്ഞത് മുമ്പ് 63-ാം വചനത്തിൽ പ്രസ്താവിച്ച അതേ സംഭവങ്ങൾ തന്നെ ഒന്നുകൂടി ആവർത്തിച്ചു ഓർമിപ്പിക്കുകയും അതോടൊപ്പം ബന്ധപ്പെട്ട ചില വിഷയങ്ങൾ കൂടി വിവരിക്കുകചെയ്തിരിക്കുന്നത്. തൗറാത്ത് വളരെ കാര്യമാ യും കണിശമായും സ്വീകരിക്കണം, അതിലെ കൽപനകളെല്ലാം കേട്ട് മനസ്സിലാക്കണം എന്നൊ ക്കെ അവരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി (ഞങ്ങൾ കേട്ടു, അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു) എന്നായിരുന്നു. കാതുകൊണ്ട് കേട്ടുകൊള്ളാം, പക്ഷേ, പ്രവർത്തനത്തിൽ കൊണ്ടുവരുവാൻ തയ്യാറല്ല എന്ന് സാരം. വാക്കുകളിലും പ്രവൃത്തികളിലും ധിക്കാരവും ധാർഷ്ട്യവും കാണിക്കൽ പതിവാണല്ലോ. താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ് എന്നും, അല്ലാഹുവിനെ നേരിൽ കാണാതെ ഞങ്ങൾ താങ്കളെ വിശ്വസിക്കുകയില്ല എന്നും മറ്റും മൂസാ നബി (അ)-യോട് പറഞ്ഞത് പോലെയുള്ള ഒരു വാക്കായിട്ടേ അവരെ സംബന്ധിച്ചിടത്തോളം ഇതിനെപ്പറ്റിയും കരുതേണ്ടതുള്ളൂ . ഒരു പക്ഷേ വായകൊണ്ട് അനുസരിച്ചുവെന്നും, ഭാവംകൊണ്ടും പ്രവൃത്തികൊണ്ടും അനുസരണക്കേട് കാണിക്കുകയാണുണ്ടായതെന്നും ആയിരിക്കാം ആ വാക്കിന്റെ ഉദ്ദേശ്യം. അല്ലെങ്കിൽ, മല ഉയർത്തി ഉറപ്പ് വാങ്ങിയപ്പോൾ കേട്ടനുസരിച്ചുകൊള്ളാമെന്ന് പറഞ്ഞുവെന്നും, പിന്നീട് കുറേ കഴിഞ്ഞപ്പോൾ അനുസരിക്കുവാൻ തയ്യാറല്ലെന്ന് പ റഞ്ഞുവെന്നും ആവാം. (അല്ലാഹുവിനറിയാം) ണ്ട الخ (-അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളിൽ അവർക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു) എന്ന വാക്യം, അവർ ആരാധ്യവസ്തുവായി സ്വീകരിച്ച ആ പശുക്കുട്ടിയോട് അവർക്കുള്ള പ്രേമത്തിന്റെ ആധിക്യമാണ് ചൂണ്ടിക്കാട്ടുന്നത്. ആലങ്കാരികമായ ഒരു ഉന്നത സാഹിത്യശൈലി -യിലാണ് ഈ വാചകമുള്ളത്. പശുക്കുട്ടിയെ അതിനോടുള്ള പ്രേമത്തെ ഒരു പാനീയത്തോടും, ഹൃദയങ്ങളെ വയറുകളോടും ഇതിൽ സാദൃശ്യപ്പെടുത്തിയിരിക്കുന്നു. വ ളരെ രുചികരവും ഹൃദ്യവുമായ പാനീയം മൂക്കറ്റം കുടിച്ചു വയറ് നിറഞ്ഞാലുണ്ടാകുന്ന ഒരു്ര പതീതിയാണ് ആ പശുക്കുട്ടിയോടുള്ള സ്നേഹത്തിൽ അവരുടേത്---ആകയാൽ അവരുടെ ഹൃദയത്തിലേക്ക് ഉപദേശങ്ങൾക്കൊന്നും പ്രവേശനമില്ലാതായിരിക്കുന്നു---എന്ന് ചുരുക്കം. ഞങ്ങൾ മുമ്പേ വിശ്വാസികളാണ്, എനി പുതുതായി ഒന്നിലും ഞങ്ങൾ ക്കണ്ടതില്ല എന്നാണല്ലോ യഹൂദികളുടെ വാദം. വിശ്വാസമാകട്ടെ ലക്കും സൻമാർഗത്തിലേക്കുമാണ് നയിക്കുക. അവരുടെ നിലയാണെങ്കിൽ നേരെ മറിച്ചുമാണ്. ഇതിനെപ്പറ്റിയാണ് അവരോട് (-നിങ്ങളുടെ വിശ്വാസം നിങ്ങളോട് കൽപിക്കുന്നത് വളരെ ചീത്ത!)എന്ന് പറഞ്ഞിരിക്കുന്നത്. നിങ്ങൾ പറയുന്നത് ശരിയല്ല; ശരിയാണെങ്കിൽ നിങ്ങളുടെ സ്ഥിതിഗതികൾ ഇപ്രകാരമാകുമായിരുന്നില്ല എന്ന് സൂചന.
2:94–96

قُلۡ إِن كَانَتۡ لَكُمُ ٱلدَّارُ ٱلۡأٓخِرَةُ عِندَ ٱللَّهِ خَالِصَةٗ مِّن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ

وَلَن يَتَمَنَّوۡهُ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ

وَلَتَجِدَنَّهُمۡ أَحۡرَصَ ٱلنَّاسِ عَلَىٰ حَيَوٰةٖ وَمِنَ ٱلَّذِينَ أَشۡرَكُواْۚ يَوَدُّ أَحَدُهُمۡ لَوۡ يُعَمَّرُ أَلۡفَ سَنَةٖ وَمَا هُوَ بِمُزَحۡزِحِهِۦ مِنَ ٱلۡعَذَابِ أَن يُعَمَّرَۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ

(94) (നബിയേ) പറയുക: "പരലോക ഭവനം (മറ്റുള്ള) മനുഷ്യരെക്കൂടാതെ, അല്ലാഹുവിങ്കൽ നിങ്ങൾക്ക് മാത്രമായുള്ളതാണെങ്കിൽ, നിങ്ങൾ മരിക്കുവാൻ കൊതിക്കുവിൻ---നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ!' (95) അവരുടെ കൈകൾ മുൻചെയ്തുവെച്ചിട്ടുള്ളത് നിമിത്തം അവർ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു. (96) നിശ്ചയമായും മനുഷ്യരിൽവെച്ച് ജീവിതത്തിന് ഏറ്റവും ആർത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: "ശിർക്ക്' ധ ബഹുദൈവ വിശ്വാസം പ സ്വീകരിച്ചവരെക്കാൾ തന്നെയും അവരിൽ ഒരാൾ ധ ഓരോരുത്തൻ പ മോഹിക്കുന്നു, തനിക്ക് ആയിരം കൊല്ലം ആയുസ്സ് നൽകപ്പെട്ടിരുന്നെങ്കിൽ എന്ന് ! അവന് ദീർഘായുസ്സ് നൽകപ്പെടുന്നത് അവനെ ശിക്ഷയിൽ നിന്ന് അകറ്റിക്കളയുന്നതല്ലതാനും. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (94) ق ُ ل ْ -നീ പറയുക ആണെങ്കിൽ, ആയിരുന്നാൽ ُ م ُ ദ ل َ -നിങ്ങൾക്ക് ُ را َّ ആالآخ ِ ر َ ة ُ ا -പരലോക ഭവനം اللها -അല്ലാഹുവിങ്കൽ മാത്രമായി കൂടാതെ, പുറമെ الن ّ َ اس ِ -മനുഷ്യരെ എന്നാൽ നിങ്ങൾ കൊതിക്കുവിൻ മരണം, മരിക്കാൻ -നിങ്ങളാണെങ്കിൽ സത്യം പറയുന്നവർ (95) അവർ അതിന് കൊതിക്കുകയേ ഇല്ല -ഒരു കാലത്തും മുൻ ചെയ്തത് നിമിത്തം -അവരുടെ കൈകൾ ُ َّ اللها َ و -അല്ലാഹു ٌ ‰ ع َ ل ِ (-വളരെ) അറിയുന്നവനാണ് ب ِ الظّ -അക്രമികളെപ്പറ്റി (96) തീർച്ചയായും അവരെ നീ കെണ്ടത്തുകതന്നെ ചെയ്യും الن മനുഷ്യരിൽ ഏറ്റവും മോഹമുള്ളവരായി ജീവിതത്തിന് َഇا യാതൊരു കൂട്ടരെക്കാളും -അവർ ശിർക്ക് സ്വീകരിച്ചു ي َ و َ د ُّ -മോഹിക്കുന്നു -അവരിലൊരാൾ -അവന് ദീർഘായുസ്സ് നൽകപ്പെട്ടിരുന്നെങ്കിൽ എന്ന് ആയിരം കൊല്ലം അതല്ലതാനും -അവനെ അകറ്റികളയുന്നത് -ശിക്ഷയിൽ നിന്ന് അവന് ُ َّ اللها َ و -അല്ലാഹു ب َ ص ِ ير ٌ -കണ്ടറിയുന്നവനാണ് അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി പരലോക ഭവനം ( ُ را َّ ആالآخ കൊണ്ടുദ്ദേശ്യം സ്വർഗമത്രെ. സ്വർഗം കുത്തകാവകാശമാണെന്നും, മറ്റാരും സ്വർഗത്തിൽ പ്രവേശിക്കയില്ലെന്നും, തങ്ങൾ അല്ലാഹുവിന്റെ ഇഷ്ടക്കാരും മക്കളുമാണെന്നുമൊക്കെ യഹൂദികൾ വാദിക്കുന്നു . ക്രിസ്ത്യാനികളിലുമുണ്ട് ഈ വാദങ്ങൾ (2:8-0, 2:111, 5 :20 നോക്കുക) ഈ വാദത്തെ അല്ലാഹു അടിയോടെ ഖണ്ഡിക്കുകയും കളവാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. സത്യമായും, ആത്മാർത്ഥയോടുകൂടിയുമാണ് അവർ ഈ വാദം പുറപ്പെടുവിക്കുന്നതെങ്കിൽ അവരൊന്ന് മരിക്കുവാൻ കൊതിക്കട്ടെ എന്ന് പറഞ്ഞു അല്ലാഹു മതിയാക്കുന്നില്ല. ഒരു കാലത്തും അവരതിന് തയ്യാറാകുകയില്ലെന്ന് കൂടി ഉറ -പ്പിച്ചു പറഞ്ഞിരിക്കുന്നു. അത്രയുമല്ലാ എല്ലാ മനുഷ്യരെക്കാളും - പരലോകത്തിൽ വിശ്വസി -ക്കാത്ത മുശ്രിക്കുകളെക്കാൾ പോലും - ജീവിക്കുവാനുള്ള ആഗ്രഹമാണവർക്കുള്ളതെന്നും, ഒരുപക്ഷേ ആയിരം കൊല്ലത്തെ ജീവിതം അവരിൽ ആർക്കെങ്കിലും ലഭിച്ചാൽ തന്നെയും അതുകൊണ്ട് അവന് ശിക്ഷക്കു യാതൊരു ഒഴിവും ലഭിക്കുവാൻ പോകുന്നി -ല്ലെന്നും കൂടി വ്യക്തമാക്കിയിരിക്കുന്നു. (നിങ്ങൾ മരിക്കുവാൻ കൊതിക്കുവിൻ) എന്ന് പറഞ്ഞതിന്റെ താൽപര്യം അവർ അവരുടെ മനസ്സുകൊണ്ട് മോഹിക്കുക എന്നാവാൻ തരമില്ല. കാരണം മനസ്സിൽ ഒട്ടും മോഹമില്ലാതെത്തന്നെ "ഞങ്ങൾ മോഹിക്കുന്നു' എന്നു പറയുന്ന പ ക്ഷം അത് കളവാണെന്ന് സ്ഥാപിക്കുവാൻ പ്രയാസമാണല്ലോ. അത്കൊണ്ട് (നിങ്ങൾ കൊതിക്കുവിൻ) എന്നു പറഞ്ഞതിന്റെ സാരം രണ്ട് പ്രകാരത്തിൽ വ്യാഖ്യാതാക്കൾ വിവരിച്ചിരിക്കുന്നു. (1) ഞങ്ങൾ മരിച്ചാൽ നന്നായേനേ എന്ന് അവർ വായകൊണ്ട് പറയുക എന്നാണുദ്ദേശ്യം. വാക്കിനോട് കൂടുതൽ യോജിച്ചത് ഇതാണെ ന്നും ഇതിനാണ് മുൻഗണന നൽകേണ്ടതെന്നുമാണ് ഇമാം റാസി (റ) പറയുന്നത്. (2) മുസ്ലിംകളും യഹൂദികളുമാകുന്ന ഇരുകക്ഷികളിൽ അസത്യവാദിയാ യ കക്ഷി ഏതാണോ ആ കക്ഷി മരണമടയട്ടെ എന്നു പ്രാർത്ഥിക്കുവാൻ അവർ തയ്യാറാകുക എന്നാണ് സാരം. ഇബ്നു അബ്ബാസ് (റ) ന്റെ അഭിപ്രായം ഇതാണ്. ഇതനു സരിച്ച് ഇത് യഹൂദികളോടുള്ള ഒരു മുബാഹലഃ (അന്യോന്യം ശാപപ്രാർത്ഥന നടത്തൽ) ക്കുള്ള വെല്ലുവിളിയായിരിക്കും. ഇബ്നുകഥീർ (റ)ശരിവെച്ചിരിക്കുന്നത് ഈ അഭിപ്രായമാകുന്നു. ഒന്നാമത്തെ അഭിപ്രായത്തെ അദ്ദേഹം വിമർശിച്ചിരിക്കുക യാണ്. വിമർശനത്തിന്റെ ചുരുക്കം ഇതാകുന്നു:- ആ വ്യാഖ്യാനം യഹൂദികൾക്കെതിരിൽ ന്യായീകരിക്കാവതല്ല. അവരുടെ ഇരുകക്ഷികളിൽ വ്യാജവാദിയായ കക്ഷി ഏതാണോ അതിന്റെ മേൽ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും വേണ്ടി ഇരുകൂട്ടരും പ്രാർത്ഥിക്കുന്നതിനാണ് മുബാഹലഃ ( م ُ ب َ اھَل َ ة ) എന്നു പറയുന്നത്. ക്രിസ്ത്യാനികളെ ഒരു മുബാഹലഃക്ക് ആഹ്വാനം ചെയ്ത വിവരം 61 ൽ വെച്ചുകാണാവുന്നതാണ്. സത്യവാൻമാരാണെന്ന് അവർ വിശ്വസിക്കുന്നത്കൊണ്ട് അവർ മരണത്തിന് കൊതിച്ചുകൊള്ളണമെന്നില്ല. മരണമോഹവും നൻമയും തമ്മിൽ അഭേദ്യമായ ബന്ധമൊന്നുമില്ല. എത്രയോ നല്ല മനുഷ്യർ മരണപ്പെടുവാൻ മോഹിക്കാത്തവരായുണ്ട്. കൂടുതൽ പദവികൾ ലഭിക്കുവാനായിരിക്കും അവരുടെ മോഹം. ആയുസ്സ് വർദ്ധിച്ചു കിട്ടുകയും കർമം നന്നായിരിക്കുകയും ചെയ്തവനാണ് നിങ്ങളിൽ വെച്ച് ഉത്തമൻ എന്ന് ഹദീഥിൽ വന്നിട്ടുമുണ്ട്. യഹൂദികൾ ഇങ്ങനെ പറയുവാ നും ഇടയുണ്ട്: "മുസ്ലിംകളേ, നിങ്ങൾ സ്വർഗാവകാശികളാണെന്നു നിങ്ങൾ പറ യുന്നുവല്ലോ, എന്നിട്ടും നിങ്ങൾ ആരോഗ്യമുള്ളപ്പോൾ മരിക്കുവാൻ കൊതിക്കുന്നില്ല. എന്നിരി ക്കെ, നിങ്ങൾക്ക് ബാധകമാകാത്ത ആ കാര്യം ഞങ്ങൾക്ക് ബാധകമാക്കുന്നതെങ്ങിനെ?' പ്രസ്തുത വ്യാഖ്യാനത്തിന്റെ ന്യൂനതയാണിത്. ഇബ്നു അബ്ബാസ് (റ)ന്റെ വ്യാഖ്യാന പ്രകാരം ഈ ദോഷമൊന്നുമില്ല, നിങ്ങൾ സ്വർഗാവകാശികളും അല്ലാഹുവി ന്റെ ഇഷ്ടക്കാരുമൊക്കെയാണെന്ന് നിങ്ങൾക്ക് ശരിക്കു നിങ്ങൾ ഒരു മുബാഹലഃക്കു തയ്യാറാകുവിൻ. അഥവാ രണ്ടു കൂട്ടരിൽ വ്യാജവാദിയായ ക ക്ഷി ഏതാണെങ്കിൽ അവർ മരണമടയട്ടെ എന്ന് പ്രാർത്ഥന നടത്തുക എന്നാണ് ആ വ്യാഖ്യാനത്തിന്റെ താൽപര്യം. മുബാഹലഃ വ്യാജവാദികളെ തീർച്ചയായും നശിപ്പിക്കുമെന്ന് യഹൂദികൾക്ക് അറിയാവുന്നത് കൊണ്ട് അവരതിന് തയ്യാറായില്ല. ഈ മുബാഹലഃക്ക് (കൊതിക്കുക) എന്നു പറയുവാൻ കാരണം അസത്യത്തിന്റെ കക്ഷിയെ അല്ലാഹു നശിപ്പിച്ചാൽ നന്നായേനേ എന്ന് സത്യത്തിന്റെ കക്ഷിക്കു കൊതിയുണ്ടാകുന്നതാണ്; വ്യക്തമായ തെളിവുള്ളപ്പോൾ വിശേഷിച്ചും. ഏതായാലും യഹൂദികൾ ഈ വെല്ലുവിളിയെ നേരിടാൻ ധൈര്യപ്പെട്ടില്ല. ധൈര്യപ്പെടുകയില്ലെന്ന് അല്ലാഹു തീർത്തു പറയുകയും ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ, നബി തിരുമേനി യുടെ സത്യതക്ക് ഒന്നല്ല - രണ്ട് തെളിവുകൾ തന്നെ-ഈ വെല്ലുവിളി ഉൾക്കൊള്ളുന്നു. യഹൂദികളോടുള്ള ഈ വെല്ലുവിളി സൂറത്തുൽ ലും ആവർത്തിക്കപ്പെട്ടു കാണാം فلله الحجة البالغة വിഭാഗം - 12
2:97–98

قُلۡ مَن كَانَ عَدُوّٗا لِّـجِبۡرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلۡبِكَ بِإِذۡنِ ٱللَّهِ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَهُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ

مَن كَانَ عَدُوّٗا لِّلَّهِ وَمَلَـٰٓئِكَتِهِۦ وَرُسُلِهِۦ وَجِبۡرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوّٞ لِّلۡكَٰفِرِينَ

(97) (നബിയേ) പറയുക: ആരെങ്കിലും ജിബ്രീലിന് ശത്രു വാണെങ്കിൽ (ആയിക്കൊള്ളട്ടെ)! എന്നാൽ, അദ്ദേഹമത്രെ അല്ലാഹു വിന്റെ ഉത്തരവ് പ്രകാരം അത് നിന്റെ ഹൃദയത്തിൽ അവതരിപ്പിച്ചത്. അതിന്റെ മുമ്പിലു ള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികൾക്ക് മാർഗ ദർശനവും, സന്തോഷ വാർത്തയു മായിക്കൊണ്ടും. (98) ആരെങ്കിലും അല്ലാഹുവിനും അവന്റെ മലക്കുകൾക്കും അവന്റെ ശത്രുവാണെങ്കിൽ (അവർ അറിഞ്ഞിരിക്കട്ടെ): എന്നാൽ, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികൾക്ക് ശത്രുവാകുന്നു. (97) ق ُ ل ْ നീ പറയുക ആരെങ്കിലുമാണെങ്കിൽ ശത്രു ജിബ്രീലിന് എന്നാലദ്ദേഹം അതിനെ അവതരിപ്പിച്ചു നിന്റെഹൃദയത്തിൽ ഉത്തരവ് (അനുമതി)പ്രകാരം ِ َّ اللها അല്ലാഹുവിന്റെ സത്യമാക്കിക്കൊണ്ട് അതിന്റെ മുമ്പിലുള്ളതിനെ മാർഗദർശനമായും സന്തോഷവാർത്തയായും സത്യവിശ്വാസികൾക്ക് (98) ആരെങ്കിലുമായാൽ ശത്രു اللهِ َّ ِ അല്ലാഹുവിന് അവന്റെ മലക്കുകൾക്കും അവന്റെ റസൂലുകൾക്കും, ദൂതൻമാർക്കും ജിബ്രീലിനും اللها എന്നാൽ നിശ്ചയമായും അല്ലാഹു ശത്രുവാണ് അവിശ്വാസികൾക്ക്. ജിബ്രീൽ (അ) തങ്ങളുടെ ശത്രുവാണെന്നും, അതിനാൽ അദ്ദേഹം കൊണ്ടുവ ന്നു തന്ന തങ്ങൾക്ക് സ്വീകാര്യമല്ലെന്നും യഹൂദികൾ പറഞ്ഞതിനെത്തുടർന്നാ ണ് ഈ വചനങ്ങൾ അവതരിച്ചതെന്നുള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. ജിബ്രീലിനെ ആരെങ്കിലും ശത്രുവായി ഗണിക്കുന്നുവെങ്കിൽ ഗണിക്കട്ടെ, തിന്റെ ഫലം അവർക്ക് കാണാം. എന്നാൽ, അവർ ഒരു യഥാർത്ഥം അറിഞ്ഞിരിക്കട്ടെ: അല്ലാഹു വിന്റെ ഉത്തരവ്പ്രകാരമാണ് നബി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിനൊത്ത് അവതരിപ്പിച്ചതൊന്നുമല്ല. ന്റ ഒരു ദൂതൻ മാത്രമാണദ്ദേഹം. മുൻ വേദങ്ങളെ നിഷേധിക്കുന്നു മില്ല. അവയുടെ സത്യത സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. അതോടുകൂടി സത്യവിശ്വാസികൾക്ക് അത് സൻമാർഗദായകവും, വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതുമാണ്താനും. എന്നിരിക്കെ, ജിബ്രീലിനോട് പകവെക്കുന്ന വർ, അല്ലാഹുവിനോടും, അവന്റെ ദൂതന്മാരായ ജിബ്രീൽ, തുടങ്ങി യ മലക്കുകളോടും, മനുഷ്യദൂതൻമാരായ പ്രവാചകൻമാരോടും പകവെക്കുക യാണ് ചെയ്യുന്നത്. ഇതാകട്ടെ തനി കുഫ്റും നിഷേധവുമാണ്. അല്ലാഹു അവരു ടെ ശത്രുവുമാകുന്നു. എന്നൊക്കെയാണ് അല്ലാഹു അവരോട് പറഞ്ഞതിന്റെ സാരം . നബി തിരുമേനി യും, യഹൂദികളും തമ്മിൽ നടന്ന ഒരു സംഭാഷണത്തിൽ, അവിടുത്തെ പ്രവാചകത്വത്തെ സംബന്ധിച്ച ഒരു വാഗ്വാദത്തിലായിരുന്നു അവർ ജിബ്രീൽ (അ) തങ്ങളുടെ ശത്രുവാണെന്ന് പറഞ്ഞതെന്നും, അതല്ല, ഉമറും (റ) അവരും തമ്മിൽ നടന്ന ഒരു സംഭാഷണത്തിലാണ് അതുണ്ടായതെന്നും കാണിക്കുന്ന രണ്ട്തരം രിവായത്തുകൾ കാണാം. എങ്കിലും നബി യുമായി നടന്ന സംഭാഷണത്തി ലാണെന്നുള്ള രിവായത്തുകൾക്കാണ് മുൻഗണനയുള്ളത്. രണ്ടായിരുന്നാലും അവയുടെ സാരം ചുരുക്കത്തിൽ ഇതാണ്: യഹൂദികൾ ചില ചോദ്യങ്ങൾ ഉന്നയിച്ചു. മറുപടി അവർ സമ്മതിക്കേണ്ടിവരുകയും ചെയ്തു. എന്നാൽ പിന്നെ നിങ്ങൾ എന്തുകൊണ്ട് നബി യിൽ വിശ്വസിക്കുന്നില്ല? എന്ന് ചോദിക്കപ്പെട്ടപ്പോൾ അവർ മറുപ ടി പറഞ്ഞത് ഇങ്ങനെവഹ്യ് കൊണ്ടുവരുന്നത് ജിബ്രീലാകകൊണ്ടാണ് ഞങ്ങൾ വിശ്വസിക്കാത്തത്. അദ്ദേഹം ഞങ്ങളുടെ ശത്രുവാണ്. ആപത്തുകളും ശിക്ഷകളുമായിവരുന്ന ആളാണദ്ദേഹം. മീകാ-ഈലാണ് കൊണ്ടുവരുന്നതെങ്കിൽ ഞങ്ങ ൾ വിശ്വസിക്കുമായിരുന്നു. അദ്ദേഹം ഞങ്ങളുടെ മിത്രമാണ്. അനസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "റസൂൽ തിരുമേനി' മദീന യിൽ വന്ന വിവരം അറിഞ്ഞ് അബ്ദുല്ലാഹിബ്നു സലാം (റ) തിരുമേനിയുടെ അടു ക്കൽ വന്നു. പ്രവാചകൻമാർക്കല്ലാതെ മറുപടി പറയുവാൻ കഴിയാത്ത ചില കാര്യങ്ങളെക്കു റിച്ച് ഞാൻ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നബി യോട് ചില ചോദ്യങ്ങൾ ചോദിച്ചു. അൽപം മുമ്പ് ജിബ്രീൽ (അ) എനിക്ക് അവയെക്കുറിച്ച് വിവ രം നൽകിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി അതിന് മറുപടി കൊടുത്തു. ജിബ്രീൽ(അ) നെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ജിബ്രീലോ? അദ്ദേഹം യഹൂദികളുടെ ശത്രുവാണ്. അപ്പോൾ, തിരുമേനി ഈ വചനങ്ങൾ ഓതി, തിരുമേനിയുടെ മറുപടി കേട്ട് അബ്ദുല്ലാഹിബ്നു സലാം (റ) അപ്പോൾ തന്നെ വിശ്വസി ക്കുകയും ചെയ്തു. ഇമാം അസ്ക്വലാനി (റ) ബുഖാരിയുടെ വ്യാഖ്യാനത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, അബ്ദുല്ലാഹിബ്നു സലാം (റ) ന്റെ സംഭാഷണത്തിന് മുമ്പ് ഈ വചനങ്ങൾ അവതരിച്ചിട്ടുണ്ടായിരിക്കുമെന്നാണ് ഈ ഹദീഥിൽ നിന്ന് വ്യക്തമാകുന്നത് ملعأ اللهاو യഹൂദികളുടെ കൂട്ടത്തിലുള്ള ഒരു വലിയ പണ്ഡിതനും നേതാവുമായിരുന്നു അബ്ദുല്ലാഹിബ്നു സലാം (റ).
2:99–101

وَلَقَدۡ أَنزَلۡنَآ إِلَيۡكَ ءَايَٰتِۭ بَيِّنَٰتٖۖ وَمَا يَكۡفُرُ بِهَآ إِلَّا ٱلۡفَٰسِقُونَ

أَوَكُلَّمَا عَٰهَدُواْ عَهۡدٗا نَّبَذَهُۥ فَرِيقٞ مِّنۡهُمۚ بَلۡ أَكۡثَرُهُمۡ لَا يُؤۡمِنُونَ

وَلَمَّا جَآءَهُمۡ رَسُولٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ نَبَذَ فَرِيقٞ مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمۡ كَأَنَّهُمۡ لَا يَعۡلَمُونَ

(99) തീർച്ചയായും നിനക്ക് നാം സുവ്യക്തങ്ങളായ പല ദൃഷ്ടാ ന്തങ്ങൾ ഇറക്കിത്തന്നിട്ടുണ്ട് തോന്നിയവാസികളല്ലാതെ (ആരും) അവയിൽ അവിശ്വസിക്കു കയില്ല. (100) അവർ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊ ക്കെയും അവരിൽ നിന്ന് ഒരു കൂട്ടർ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരിൽ അധികമാളും വിശ്വസിക്കുന്നില്ല. (101) അവരുടെ കൂടെയു ള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂൽ അവർക്ക് അല്ലാഹുവിങ്കൽ നിന്ന് വന്നപ്പോൾ, ഗ്രന്ഥം നൽകപ്പെട്ട വരിൽ ഒരു കൂട്ടർ അല്ലാഹുവിന്റെ ഗ്രന്ഥം തങ്ങളുടെ പിൻപുറത്തേക്ക് അറിയാത്ത തുപോലെ. (99) തീർച്ചയായും ഉണ്ട് നിനക്ക് آي َ ات ٍ പലദൃഷ്ടാന്തങ്ങൾ, സൂക്തങ്ങൾ സുവ്യക്തമായ അവിശ്വസിക്കുകയില്ല (താനും) ِ َ ا † അവയിൽ തോന്നിയവാസികൾ (ദുർന്നടപ്പുകാർ) അല്ലാതെ (100) എല്ലായ്പ്പോഴുമോ അവർ കരാർ ചെയ്തു വല്ല കരാറും, ഒരു ഉടമ്പടി അതിനെ ഇട്ടു (എറിഞ്ഞു)കളഞ്ഞു അവരിൽ നിന്ന് ഒരു സംഘം ب َ ل ْ എന്നല്ല, പക്ഷേ അവരിലധികം (ആൾ) അവർ വിശ്വസിക്കുന്നില്ല (101) അവർക്ക് വന്നപ്പോൾ ر َ س ُ ول ٌ ഒരു റസൂൽ اللها അല്ലാഹുവിന്റെ അടുക്കൽ നിന്ന് സത്യമാക്കുന്ന അവരുടെ കൂടെയുള്ളതിനെ ن َ ب َ ذ َ ഇട്ടു(എറിഞ്ഞു)കളഞ്ഞു ف َ ر ِ يق ٌ ഒരു കൂട്ടർ, വിഭാഗം َഇا യാതൊരുവരിൽ നിന്ന് അവർക്ക് (വേദ)ഗ്രന്ഥം നൽകപ്പെട്ടു اللها അല്ലാഹുവിന്റെ ഗ്രന്ഥത്തെ َ ءا َ ر َ و പിമ്പുറത്ത് തങ്ങളുടെ മുതുകുക(പുറം)ളുടെ അവർ (ആകുന്നു) എന്നപോലെ അവർ അറിയുന്നില്ല. സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങൾ )എന്ന വാക്ക് ഏതെങ്കിലും പ്രത്യേകതരത്തിലുള്ള ദൃഷ്ടാന്തങ്ങളെ സൂചിപ്പിക്കുന്നില്ലെങ്കിലും സന്ദർഭം നോക്കുമ്പോൾ, വേദക്കാരുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചായിരി ക്കുവാനാണ് കൂടുതൽ സാധ്യത. യഹൂദികൾക്ക് മാത്രം അറിയാവുന്ന വിവരങ്ങൾ, അല്ലെങ്കിൽ അവരുടെ പണ്ഡിതന്മാർക്കു മാത്രം അറിയാമായിരുന്ന രഹസ്യങ്ങൾ, മുൻഗാമിക ളായ കഴിഞ്ഞു പോയ വാർത്തകൾ, വേദഗ്രന്ഥത്തിൽ അവർ നടത്തിയ കൈകടത്തലുകൾ ആദിയായവയെപ്പറ്റി മുഖേന നബി വെളിപ്പെടുത്തിയ ദൃഷ്ടാന്തങ്ങളെല്ലാം അതിൽ ഉൾപ്പെടുന്നു. അക്ഷരജ്ഞാനവും, വേദഗ്രന്ഥങ്ങളെക്കുറിച്ച് പരിചയവും ഇല്ലാത്ത നബി അതെല്ലാം വെളിപ്പെടുത്തുമ്പോൾ അവിടുത്തെ സത്യതയെ നിഷേധിക്കുവാൻ നിഷ്പക്ഷ ബുദ്ധിയും നീതിബോധവുമുള്ള ആർക്കും സാദ്ധ്യമല്ലല്ലോ. ധിക്കാരികളും തോന്നിയവാസികളും മാത്രമേ അതിനു മുതിരുകയുള്ളൂ. പ്രതിജ്ഞകളും, കരാറുകളും ലംഘിക്കൽ ചിരകാല പാരമ്പര്യമാണെന്ന് ഇതുവരെയുള്ള വചനങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാലും അതിൽ ഉൾപ്പെടാത്തവരായി ചുരുക്കം വ്യക്തികളെങ്കിലും നല്ലവരുണ്ടായിരിക്കു മെന്ന് പറയേണ്ടതില്ല. അതാണ് "അവർ അത് വലിച്ചെറിഞ്ഞു' എന്നു പറയാതെ അവരി ൽ ഒരു കൂട്ടർ അത് വലിച്ചെറിഞ്ഞു എന്ന് പറഞ്ഞതിലെ സൂചന. പക്ഷേ, വലിച്ചെറിഞ്ഞവരായിരുന്നു അവരിൽ അധികഭാഗവും എന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. കരാർ ലംഘിക്കുക പതിവാക്കിയ അവർ അവസാനം അവരുടെ വേദഗ്രന്ഥത്തെതന്നെ പുറം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. അതെ, അവരു ടെ ഗ്രന്ഥത്തിൽ പ്രവചിച്ചതും, അവർക്ക് വേണ്ടത്ര അറിയാവുന്നതും അവ ർ അക്ഷമരായി കാത്തിരുന്നതും, തങ്ങളുടെ ഗ്രന്ഥത്തിന്റെ സത്യത ശരിവെച്ചു സ്ഥാപിക്കുന്നതുമായ ആ അന്ത്യപ്രവാചകൻ വന്നു കഴിഞ്ഞപ്പോൾ, തങ്ങൾക്ക് അദ്ദേഹത്തെപ്പറ്റി യാതൊന്നും അറിയാത്ത ഭാവത്തിൽ -തനി അസൂയയും ധിക്കാര വും കൊണ്ട്മാത്രം -അദ്ദേഹത്തെ അവർ നിഷേധിക്കുകയാണ് ചെയ്തത്. അങ്ങനെ ത ങ്ങൾ വിശ്വസിക്കുന്നതും, തങ്ങളുടെ ഏക ഗ്രന്ഥമെന്ന് അവർ അവകാശപ്പെടുന്നതുമായ തൗറാത്തിനെ പുറകോട്ട് വലിച്ചെറിയുകയാണ് ഫലത്തിൽ അവർ ഇപ്പോൾ ചെയ്തിരിക്കുന്നത്. അത് മാത്രമോ? അവർ "സിഹ്റി'ന്റെ മാർഗം പി ൻപറ്റുക കൂടി ചെയ്തിരിക്കുകയാണ്. അല്ലാഹു പറയുന്നു:
2:102–103

وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ

وَلَوۡ أَنَّهُمۡ ءَامَنُواْ وَٱتَّقَوۡاْ لَمَثُوبَةٞ مِّنۡ عِندِ ٱللَّهِ خَيۡرٞۚ لَّوۡ كَانُواْ يَعۡلَمُونَ

(102) സുലൈമാന്റെ രാജവാഴ്ച യെപ്പറ്റി പിശാചുക്കൾ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. സുലൈമാൻ അവിശ്വസിച്ചി ട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് "സിഹ്ർ' (ആഭിചാരം) പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വ സിച്ചത്. ബാബിലിൽ ധ ബാബിലോ ണിൽ പ ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി) (അവരാകട്ടെ) ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത് എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാൽ, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയിൽ ഭിന്നി പ്പിക്കുന്ന കാര്യം അവർ ആ രണ്ടാളിൽ നിന്നും പഠിച്ചിരുന്നു. (വാസ്തവത്തിൽ), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാൾക്കും തന്നെ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവർക്ക് ഉപദ്രവം വരുത്തുകയും അവർക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവർ പഠിക്കുകയും ചെയ്യും. തീർച്ച യായും, അവർ അറിഞ്ഞിട്ടുണ്ട്: അതിനെ ആർ വാങ്ങിയോ അവന് പരലോകത്തിൽ യാ തൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവർ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവർ അറിഞ്ഞിരുന്നുവെ ങ്കിൽ (നന്നായേനേ)! (103) അവർ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തി രുന്നെങ്കിൽ! അല്ലാഹുവിങ്കൽ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവർ അറിഞ്ഞിരുന്നുവെങ്കിൽ (നന്നാ യേനെ)! (102) അവർ പിൻപറ്റുകയും ചെയ്തു ഓതിയിരുന്നതിനെ الش പിശാചുക്കൾ രാജത്വത്തിന്റെ പേരിൽ, രാജവാഴ്ചയെപ്പറ്റി സുലൈമാന്റെ അവിശ്വസിച്ചിട്ടുമില്ല സുലൈമാൻ الش എങ്കിലും പിശാചുക്കൾ അവർ അവിശ്വസിച്ചു പഠിപ്പിച്ചുകൊണ്ട് الن ّ َ اس َ മനുഷ്യർക്ക് الس ِ ّ ح ْ ر َ സിഹ്ർ, ആഭിചാരം, മാരണം ഇറക്കപ്പെട്ടതും രണ്ട് മലക്കുകളുടെ മേൽ ബാബിലി (ബാബിലോണി)ൽ ه َ ار ُ وت َ അതായത് ഹാറൂത്തിന് മാറൂത്തിനും അവർ രണ്ടാളും പഠിപ്പിച്ചിരുന്നില്ല ഒരാൾക്കും തന്നെ ي َ ق ُ ولا ح َ ت ّ َ ى അവർ രണ്ടാളും പറയുന്നത് വരെ (പറയാതെ) ഞങ്ങൾ മാത്രമാണ്, നിശ്ചയമായും ഞങ്ങൾ ഒരു പരീക്ഷണം (മാത്രമാണ്) അതിനാൽ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട എന്നിട്ട് അവർ പഠിച്ചിരുന്നു, പഠിക്കും രണ്ടാളിൽ നിന്നും م َ ا യാതൊന്ന്, ഒരു കാര്യം അവർ ഭിന്നിപ്പുണ്ടാക്കും, വേർപ്പെടുത്തും ب ِ ه ِ അതുകൊണ്ട്, അതിനാൽ മനുഷ്യന്റെ ഇടയിൽ അവന്റെ ഇണ (ഭാര്യ)യുടെയും അവരല്ലതാനും ഉപദ്രവം വരുത്തുന്നവർ ب ِ ه ِ അതുകൊണ്ട് ഒരാളെയും (തന്നെ) അനുമതി (ഉത്തരവ്)കൂടാതെ ِ َّ اللها അല്ലാഹുവിന്റെ അവർ പഠിക്കുകയും ചെയ്യും അവർക്ക് ഉപദ്രവം വരുത്തുന്നത് അവർക്ക് ഉപകാരം ചെയ്യാത്തതും തീർച്ചയായും അവർ അറിഞ്ഞിട്ടുണ്ട് അതിനെ വാങ്ങിയവൻ (തീർച്ചയായും) َ ُ م َ ا ഖ അവനില്ല الآخ പരലോകത്തിൽ خ َ لاق ٍ م ِ ن ْ വിഹിതവും വളരെ ചീത്തതന്നെ م َ ا യാതൊന്ന്(കാര്യം) അവർ വിറ്റു ب ِ ه ِ അതിന് തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ അവരായിരുന്നെങ്കിൽ (നന്നായേനെ) അവർ അറിയും (103) അവർ ആയിരുന്നെങ്കിൽ آم َ ن ُ وا അവർ വിശ്വസിച്ചു അവർ സൂക്ഷിക്കുകയും ചെയ്തു തീർച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം اللها അല്ലാഹുവിന്റെ പക്കൽ നിന്നുള്ള خ َ ير ْ ٌ നല്ലതാണ്, ഏറ്റം ഉത്തമമാണ് അവരായിരുന്നെങ്കിൽ അവർ അറിയും തങ്ങളുടെ വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ പുറംതള്ളിക്കളഞ്ഞ വിവരം കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു. അവരുടെ മറ്റൊരു ദുഷ്ചെയ്തിയാണ് ഈ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സിഹ്ർ അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവർത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്റെ പരിവേഷം നൽകലും അവരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തിൽ അവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേ ഖരിച്ചു സുലൈമാൻ നബി (അ) ഭൂമിക്കടിയിൽ കുഴിച്ചിട്ടുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന്ശേഷം പിശാചുക്കൾ അവയെപ്പറ്റി മനുഷ്യർക്ക് അറിവ് കൊടുത്തു വെന്നും, ജനങ്ങൾ അവ കണ്ടെടുത്തു അവ ഉപയോഗപ്പെടുത്തി വന്നുവെന്നും പ്രസ്താവിക്കെ പ്പട്ടു കാണുന്നു. ഏതായാലും സുലൈമാൻ (അ)ന്റെ രാജവാഴ്ച നടന്ന കാലത്ത് ജിന്നുകൾ, പറവകൾ മുതലായവയെ കീഴ്പ്പെടുത്തുക തുടങ്ങി മറ്റാർക്കും സിദ്ധിക്കാത്ത പ ല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവല്ലോ. ഇതൊക്കെ സിഹ്ർ മൂല മാണെന്ന് അവർ ജനമദ്ധ്യെ പ്രചരിപ്പിച്ചു. അങ്ങിനെ സിഹ്റിന് പ്രചുരപ്രചാരണം സിദ്ധിച്ചു. ഇതിനെപ്പറ്റിയാണ് ഈ വചനത്തിൽ പരമാർശിക്കുന്നത്. സിഹ്റിന്റെ പാരമ്പര്യം നിലനിറുത്തിപ്പോന്ന യഹൂദികൾ സുലൈമാൻ (അ)നെ ആഭിചാര വിദഗ്ധനായ ഒരു രാജാവായി ഗണിച്ചു വരുന്നു. അതിനൊരു ഖണ്ഡനം കൂടിയാണ് ഈ വചനം. تلاوة (ഓതുക, പാരായണം ചെയ്യുക) എന്ന വാക്ക് വേദഗ്രന്ഥങ്ങളെപ്പോലെ വന്ദിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വായനയിലാണ് സാധാരണ ഉപയോഗിക്കപ്പെടാറു ള്ളത്. സിഹ്റിന് ഒരു മത വിജ്ഞാനത്തിന്റെ ഛായകൂടി അവർ നൽകിയിരുന്നത്െ കാണ്ടാണ് الش (പിശാചുക്കൾ ഓതിക്കൊടുത്തിരുന്നത്) എന്ന് സിഹ്റിന്റെ ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പിശാചുക്കൾ കൊണ്ട് ഇവിടെ ഉദ്ദേശ്യം ജിന്ന് വർഗത്തിൽ പെട്ടവരും, മനുഷ്യവർഗത്തിൽ പെട്ടവരുമായ രണ്ട് തരം പിശാചുക്കളുമാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ എല്ലാ നബിമാർക്കും നാം ശത്രുക്കളാക്കിയി ട്ടുണ്ട് എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കൺകെട്ട്, മാരണം എന്നീ അർത്ഥങ്ങളിലെല്ലാം മൊത്തത്തിൽ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ർ ( الس ِ ّ ح ْ ر ) കാര്യകാരണബന്ധം മനസ്സിലാക്കുവാൻ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങൾക്കും സിഹ്ർ എന്നു പറയാം. ന്റ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാൻമാരും വിവരിച്ചു കാണാം. ചു രുക്കത്തിൽ മന്ത്രതന്ത്രങ്ങൾ, ജപഹോമാദികൾ, ഉറുക്കുനറുക്കുകൾ, അക്കക്കളങ്ങൾ, രക്ഷാതകിടുകൾ, കയ്യൊതുക്കം, മെസ്മരിസം, ഹിപ്നോട്ടിസം, മയക്കുവിദ്യകൾ ആദിയായവയെല്ലാം സിഹ്റിന്റെ ഇനങ്ങളത്രെ. "ഇസ്മിന്റെ പണി', "ത്വൽസ മാത്ത്' മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവൻ, ദേവി, പിശാച്, മരണമടഞ്ഞവർ, നക്ഷത്രഗ്രഹങ്ങൾ ആദിയായ ഏതിൽ നിന്നെങ്കിലുമുള്ള സഹായാർത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കർമമുറകളും അടങ്ങിയിരിക്കും. ചിലപ്പോൾ, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാർഗത്തിലൂടെ ആപത്തുകളിൽ നിന്ന് രക്ഷനേടുക, ശത്രുക്കൾക്കും മറ്റും ആപത്ത് വരുത്തു -ക, മറഞ്ഞ കാര്യങ്ങൾ അറിയുക, വൻകാര്യങ്ങൾ സാധിക്കുക, ആളുകളെ തമ്മിൽ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അൽ ഭുത കൃത്യങ്ങൾ കാണിക്കുക മുതലായവയാണ് സിഹ്റിന്റെ ലക്ഷ്യങ്ങൾ. മിക്കവാറും ഇനങ്ങൾ യാഥാർത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചി ലതാകട്ടെ, മാനസികമായ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങൾ പ്രകടമാകുന്നതുമായിരിക്കും. മേൽ വിവരിച്ചതിൽ നിന്ന് സിഹ്ർ പലതരത്തിലുണ്ടെന്നും, ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തി ൽ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്റും യഥാർത്ഥത്തിൽ ശിർക്കും കുഫ്റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്റും കുഫ്റാണെന്ന് ചിലർ പറഞ്ഞുകാണാമെങ്കിലും സിഹ്റിന്റെ അർത്ഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണ ത്. ഏതായാലും സത്യവിശ്വാസത്തിനും സത്യവിശ്വാസികൾക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികൾക്കും മാത്രം യോജിക്കുന്നതുമാണ് സി ഹ്റിന്റെ എല്ലാ ഇനങ്ങളുമെന്നതിൽ സംശയമില്ല. ك ُ ف ْ ر (കുഫ്ർ)എന്ന ശീർഷകത്തിൽ ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയ ഒരു വസ്തുത ഇവിടെ അറിയുന്നത് ഉപകാ രമായിരിക്കും. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: "പ്രശംസിക്കപ്പെട്ട എല്ലാ (നല്ല) കാ ര്യങ്ങളും, ഈമാനിൽ (സത്യവിശ്വാസത്തിൽ) ഉൾപ്പെടുത്തപ്പെട്ടതാകകൊണ്ട് ആക്ഷേപിക്കപ്പെട്ട എല്ലാ (ചീത്ത) കാര്യങ്ങളും കുഫ്റിൽ (അവിശ്വാസത്തിൽ) ഉൾപ്പെടുന്നതായും ഗണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സിഹ്റിനെക്കുറിച്ച് പറഞ്ഞപ്പോൾ ( ഇവിടെ) "സുലൈമാൻ അവിശ്വസിച്ചിട്ടില്ല, എങ്കിലും സിഹ്ർ പഠിപ്പിച്ചുംകൊണ്ട് പിശാചുക്കൾ ഹജ്ജിന്റെ നിർബന്ധത്തെപ്പറ്റി പറഞ്ഞപ്പോൾ ആരെങ്കിലും അവിശ്വസിച്ചാൽ അല്ലാഹു ലോകരുടെ ആശ്രയം വേണ്ടാത്തവനാണ് (3:97) എന്നുമൊക്കെ പറഞ്ഞിരിക്കുന്നത്.' സുലൈമാൻ നബി(അ)യുടെ ജ്ഞാനം, അദ്വിതീയവും അതിവിദഗ്ധവുമാ യ രാജവാഴ്ച, ഭരണപരവും കലാപരവുമായ അഭിവൃദ്ധി ആദിയായവയെപ്പറ്റി വേദക്കാർ പുകഴ്ത്തിപ്പറയുക പതിവാണ്. അവരുടെ ഗ്രന്ഥങ്ങളിൽ അതുസംബന്ധമായ അനേകം പ്രസ്താവനകളും കാണാം. അതേ സമയത്ത് അദ്ദേഹത്തെ അവർ ഒരു പ്രവാചക നായ രാജാവായിട്ടല്ല ഗണിക്കുന്നത്. കേവലം അക്രമിയും, ധൂർത്തനും, സ്വേച്ഛാ ധിപതിയുമായ ഒരു രാജാവായിട്ടേ ഗണിക്കുന്നുള്ളൂ. വിഗ്രഹാരാധന പോലും ന്റ പേരിൽ അവർ ചുമത്തിക്കാണാം. വേദ പുസ്തക നിഘണ്ടുവിൽ അദ്ദേഹത്തെ പരാമർശിച്ചെഴുതിയ ചില വാക്യങ്ങളിൽ നിന്നുതന്നെ ഈ വാസ്തവം മനസ്സിലാക്കാവുന്നതാണ്. അതിലെ ചില വാചകങ്ങൾ നോക്കുക : (1) ഇവൻ (ശലോമോൻ) ഇതര ജനങ്ങളാൽ എത്രത്തോളം പ്രശംസനീയനായിത്തീർന്നുവോ അത്രത്തോളം സ്വജനങ്ങളെ നാശഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോയി എന്ന് പറയാവുന്നതാണ്. എങ്കിലും ഇവന്റെ കാലത്ത് യഹോവയുടെ ആരാധനക്ക് വളരെ പ്രസിദ്ധിയുണ്ടായി. (2) ഇവൻ (ശലോമോൻ) ഉത്തമമായ യഹോവാ വന്ദന സ്ഥാപിക്കുന്നതിനും, യിസ്റായേൽ രാജ്യത്തെ വിസ്തൃതമാക്കുന്നതിനും ഇതര ജനങ്ങൾക്കും യിസ് റായേൽ ജനതക്കുമിടയിൽ സഖ്യമുണ്ടാക്കുന്നതിനും ആദ്യമായി ശ്രമിച്ചു. എന്നാൽ, വൻ താമസിപ്പിച്ചിരുന്ന അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യ ദേവൻമാരെ ആരാധിക്കയാലും വ്യർത്ഥാഢംബരങ്ങൾക്കായി അനവധി ദ്രവ്യം ദുർവ്യയം ചെയ്കയാലും തന്റെ രാജ്യത്തിൽ താൻ ഉണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ട മാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താൽ തന്നെത്താൻ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാർത്ഥ തൽപരതയും, അഹംഭാവവും നിമിത്തം തനിക്ക് മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവൻ ക്ഷയിപ്പിച്ചു. (വേദ പുസ്തക നിഘണ്ടു പേജ് 509) അതേ പുസ്തകത്തിൽ തന്നെ യിസ്റായേലിന്റെ ചരിത്രത്തിന്നാധാരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ഇങ്ങിനെയും പറഞ്ഞിരിക്കുന്നു: ഇവയെല്ലാം ഒത്തുനോക്കിയാൽ ശാലോമോന്റെ മരണപര്യന്തമുള്ള ചരിത്രത്തിലെ ചില ഭാഗങ്ങളിൽ കുറേശ്ശെ സംശയങ്ങൾ ഉള്ളതായി തോന്നാം. (വേദ പുസ്തക നിഘണ്ടു പേജ് 372) സുലൈമാൻ നബി (അ)യെപ്പറ്റി വേദക്കാർ ഗണിച്ചുവരുന്നതെങ്ങിനെയാണെന്ന് ഈ വരികളിൽ നിന്ന് വ്യക്തമാണല്ലോ. ഇതെല്ലാം കാരണമായിട്ടാണ് ലമാൻ സിഹ്ർ ചെയ്തിട്ടില്ല എന്നോ മറ്റോ പറയാതെ (സുലൈമാൻ അവിശ്വസിച്ചിട്ടില്ല ; എങ്കിലും പിശാചുക്കളത്രെ അവിശ്വസിച്ചത്) എന്ന് അല്ലാഹു പറയുന്നതും. എല്ലാ ദുർമാർഗത്തിന്റെയും ദുഷ്ടതകളുടെയും മൂർത്തികളാണല്ലോ പിശാചുക്കൾ. ജിന്ന് പിശാചുക്കൾ അവരാൽ കഴിയുന്ന മാർഗങ്ങളും മനുഷ്യപിശാചുക്കൾ അവരാൽ കഴിയുന്ന മാർഗങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യർക്ക് സിഹ്റിന്റെ വിദ്യകൾ പഠിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്നതിനെപ്പറ്റിയാണ് الن ّ َ اس َ الس (അവർ ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചിരുന്നു) എന്ന് പറഞ്ഞത്. അടുത്ത വാക്യത്തിൽ മലക്കുകൾക്ക് ഇറക്കപ്പെട്ടതും) എന്ന് പറഞ്ഞതിന്റെ ഉദ്ദേ ശ്യം വിവരിക്കുന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയുടെ ചുരുക്കം ഇതാണ് : (1) എന്ന വാക്കിന് റക്കപ്പെട്ടതും എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അർത്ഥം കൽപിച്ചിരിക്കുന്നത്. വാചകഘടനയുടെ സ്വാഭാവികമായ നില നോക്കുമ്പോഴും അതാണ് മുൻഗണ ന അർഹിക്കുന്നത്. ഇതനുസരിച്ച് ഈ വാക്ക് അതിന്റെ നേരെ മുമ്പുള്ള الس ِ ّ ح ْ ر َ الن (അവർ മനുഷ്യർക്ക് സിഹ്ർ പഠിപ്പിച്ചിരുന്നു) എന്ന വാക്യത്തോട് ചേർന്നതായിരിക്കും. അപ്പോൾ, പിശാചുക്കൾ സിഹ്റും അതിന് പുറമെ രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും പഠിപ്പിച്ചിരുന്നു എന്നായിരിക്കും അർത്ഥം. അല്ലെ ങ്കിൽ الش (പിശാചുക്കൾ ഓതിക്കൊടുത്തതിനെ അവർ പിൻപറ്റി) എന്ന വാക്യത്തോട് ചേർന്നതുമാവാം. ഇതാണ് പലരും സ്വീകരിച്ചു കാണുന്നത് . അപ്പോൾ, പിശാചുക്കൾ ഓതിക്കൊടുത്തിരുന്നതിന് പുറമെ രണ്ട് മലക്കുകൾക്ക് ഇറക്കെ പ്പട്ടതും യഹൂദികൾ പിൻപറ്റിപ്രയോഗിച്ചു വന്നു-എന്നായിരിക്കും അർത്ഥം (2) എന്ന വാക്കിന് "ഇറക്കപ്പെട്ടിട്ടുമില്ല' എന്നും ചില വ്യാഖ്യാതാക്കൾ അർത്ഥം കൽപിച്ചിരിക്കുന്നു. م َ ا (മാ) എന്ന പദത്തിന് ഇല്ല എന്ന് നിഷേധത്തി( نفى )ന്റെ അർത്ഥമുണ്ടെങ്കിലും, വാചകത്തിന്റെ ഘടനാപരമായ സ്വഭാവം, ആ മലക്കുകളെപ്പ റ്റി തുടർന്ന് പറയുന്ന പ്രസ്താവനകൾ മുതലായവ നോക്കുമ്പോൾ ഈ അഭിപ്രാ യം കേവലം ദുർബ്ബലമായ ഒരു അഭിപ്രായമായിട്ടാണ് തോന്നുന്നത്. ദൈർഘ്യം ഭയന്ന് കൂടുതൽ വിശദീകരിക്കുന്നില്ല. ഒന്നാമത്തെ അഭിപ്രായ പ്രകാരം മലക്കുകൾക്ക് ഇറക്കപ്പെട്ടതും എന്ന് അർത്ഥമാകുമ്പോൾ മലക്കുകൾക്ക് സിഹ്റിന്റെ വകുപ്പിൽ പെട്ട കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടുവെന്നും അവർ ജനങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചുവെന്നും വരുമല്ലോ. ഇതിൽ നിന്നുളവാകുന്ന സംശയങ്ങളാണ് വാസ്തവത്തിൽ മലക്കുകൾക്ക് ഇറക്കപ്പെട്ടിട്ടില്ല എന്ന രണ്ടാമത്തെ അർത്ഥം കൽപിക്കപ്പെടുവാൻ കാരണമായിരിക്കുന്നത്. ഈ സംശയങ്ങൾക്കുള്ള മറുപടി താഴെ വരുന്ന വിവര ണങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. (മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാർത്ഥ മലക്കുകളെ ഉദ്ദേശിച്ചുതന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധ ൻമാരായശുദ്ധൻമാരും നല്ലവരുമെന്ന് കരുതപ്പെടുന്ന - രണ്ട് മനുഷ്യൻമാർ എന്നാണു ദ്ദേശ്യമെന്നും അഭിപ്രായമുണ്ട് (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട്താനും. രണ്ട് രാജാക്കൾ എന്നായിരിക്കും അപ്പോൾ അതിനർത്ഥം. യഥാർത്ഥ മലക്കുകൾ ത ന്നെ എന്നുള്ളതാണ് കൂടുതൽ ബലപ്പെട്ട അഭിപ്രായം. മലക്കുകൾ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതിൽ അസാംഗത്യമായി ഒന്നുമില്ല. ഉദ്ദേശിച്ചതുപോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ളവരാണ് മല ക്കുകൾ. തുടർന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരു മ്പോൾ, അതൊട്ടും വിദൂരമല്ലതാനും. ഇബ്റാഹീം നബി (അ) യുടെ അടുക്കൽ തിഥികളുടെ രൂപത്തിലും, ലൂത്വ് നബി(അ)യുടെ അടുക്കൽ സുന്ദരൻമാരായ യുവാക്കളു ടെ രൂപത്തിലും, മർയം(അ)ന്റെ അടുക്കൽ പുരുഷരൂപത്തിലും മലക്കുകൾ ചെന്നത് ഒരിക്കൽ സ്വഹാബികൾക്ക് അപരിചിതനായ ഒരാൾ വന്നു നബി യോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം. അത് ജിബ്രീൽ (അ) ആയിരുന്നുവെന്നും, മതകാര്യങ്ങൾ ചോദിച്ചറി യുന്നതെങ്ങിനെയെന്ന് നിങ്ങൾക്ക് കാണിച്ചു തരുവാൻ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി പറഞ്ഞതായി മുസ്ലിം(റ)ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീഥിലും കാണാം. ഇറക്കപ്പെട്ടത് എന്ന് പറഞ്ഞിരിക്കകൊണ്ട് അത് വഹ്യിന്റെ നിലക്കുള്ളതാവണമെന്നൊന്നുമില്ല. ഭൂമിയിൽ ഇരുമ്പ് ഉൽപാദിപ്പിച്ചതിനെപ്പറ്റി (നാം ഇരുമ്പ് ഇറക്കുകയും ചെയ്തു.(57:25) എന്നും, റസൂൽ തിരുമേനിക്കും (സത്യവിശ്വാസികൾക്കും മനഃശാന്തി നൽകിയതിനെപ്പറ്റി) اللها (അല്ലാഹു അവന്റെ ശാന്തി ഇറക്കി. (9:26) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ, ജനങ്ങൾക്കൊരു പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് മലക്കുകൾ ഏതെങ്കിലും വിധേന അറിയപ്പെട്ടുവെന്നേ അതിൽ നിന്ന് മനസ്സിലാക്കേണ്ടതുള്ളൂ. ഏതായാലും അവർക്ക് പ്രത്യേകമായി നൽകപ്പെട്ടിരുന്ന ത് സിഹ്റിന്റെ ഇനത്തിൽപെട്ട ചില അറിവുകളായിരുന്നുവെന്ന് തുടർന്നുള്ള പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് പേരും യഥാർത്ഥ മലക്കുകളാണെങ്കിലും അല്ലെങ്കിലും ശരി, അവരുടെ പേർ ഹാറൂത്ത് എന്നും മാറൂത്ത് എന്നുമായി രുന്നു. സംഭവം നടന്നത് ബാബിലോണിൽ വെച്ചുമായിരുന്നു. ബോക്വദ്നേസർ( بخنتصر )രാജാവിന്റെ ആക്രമണത്തിൽ ബാബിലോണിലേക്ക് നടുകടത്തപ്പെട്ടതും, വളരെക്കാലം അവിടെ അവർ അടിമ കളായി കഴിഞ്ഞുകൂടിയതും പ്രസിദ്ധമാണ്. അക്കാലത്തായിരിക്കാം ഒരു പക്ഷേ ഈ സംഭവം. (അല്ലാഹുവിനറിയാം) ഹാറൂത്തും, മാറൂത്തും ചെയ്തിരുന്നതെന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു: (ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതുകൊണ്ട് നീ അവിശ്വാസിയായിപ്പോകരുത് എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുമാ യിരുന്നില്ല) അതേ, അവർ ജനങ്ങൾക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇത് പഠിച്ചു പ്രയോഗിക്കുവാനുള്ളതല്ല, അങ്ങിനെ ചെയ്താൽ നീ അവിശ്വാസിയാകുവാൻ ഇടവരും, അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേർതിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവർ മാത്രമാണ് ഞങ്ങൾ. അത്കൊണ്ട് നീ വഞ്ചിതനാകരുത് എന്നൊക്കെ ഉപദേശിച്ചുകൊണ്ടായിരുന്നു അവർ ജനങ്ങൾക്ക് അത് പഠിപ്പിച്ചിരുന്നത്. ആ രണ്ട് പേരിൽ നിന്നും മനുഷ്യർ പഠിച്ചിരുന്ന അറിവിന്റെ സ്വഭാവം എന്തായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കുന്നു: (അതെ, മനുഷ്യനും അവന്റെ ഇണക്കുമിടയിൽഭാര്യാ ഭർത്താക്കൾക്കിടയിൽ - ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങൾ.) ത് സിഹ്റിന്റെ ഇനത്തിൽ പെട്ടതും വിരോധിക്കപ്പെട്ടതുമാണെന്ന് പറയേണ്ടതില്ല. എന്നിരിക്കെ, അതുമൂലം ഭാര്യാഭർത്താക്കൾക്കിടയിൽ പിണക്കവും ഭിന്നിപ്പുമുണ്ടാക്കുവാൻ അവർക്കെങ്ങിനെ കഴിയും? അതെ, اللها (അല്ലാഹുവിന്റെ ഉത്തരവുകൂടാതെ ഒരാൾക്കും അവർ ഉപദ്രവം വരുത്തുന്നവരല്ല) ഇന്ന കാര്യം പ്രവർത്തിച്ചാൽ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടു ണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവുമാകാം. അതുകൊണ്ടാണ് ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങൾ ചെയ്യരുതെന്ന് അവൻ വിരോധിക്കുന്നതും. ഉദാഹരണമായി: വാളെടുത്തു മ നുഷ്യന്റെ കഴുത്തിന് വെട്ടിയാൽ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ച യങ്ങളിൽ ഒന്നാണ്. അതുകൊണ്ടാണ് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത് അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല. ഓരോന്നിനും കാരണങ്ങൾ നിശ്ചയിച്ചതും, ആ കാരണങ്ങൾ ഉണ്ടാകുമ്പോൾ അതത് കാര്യങ്ങൾ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ . മറ്റൊരു വിധത്തിൽ പറഞ്ഞാൽ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും ത സിഹ്റിന്റെയോ, സിഹ്ർ ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ലസിഹ്റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതുകൊണ്ടാണ് - ഭാര്യാഭർത്താക്കൾക്കി ടയിൽ അതുമൂലം ഭിന്നിപ്പുണ്ടാകുന്നത് എന്ന് സാരം. ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട് : ഭാര്യാഭർത്താക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവർത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചില ദുഷ്പ്രവർത്തികളൊക്കെയുണ്ട്; അവ അവിശ്വാസത്തിൽ പെട്ടതാണ്; പക്ഷേ, വമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങൾ വല്ലതും ഉണ്ടായേക്കാം ; എന്നാലത് തൽകർത്താക്കൾക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതുകൊണ്ടൊന്നുമല്ല ; അല്ലാഹു നിശ്ചയിച്ചതും മനുഷ്യർക്ക് കണ്ടുപിടിക്കുവാൻ സാധിക്കാത്തതുമായ ചില രഹസ്യങ്ങൾ നിലവിലുണ്ട്; അതുകൊണ്ട് അത്തരം വിഷയങ്ങൾ കണ്ട് മനുഷ്യർ വഞ്ചിതരാവരുത്. എന്നൊക്കെ ഉണർത്തുകയാണ് ഈ വാക്യംകൊണ്ട് ഉദ്ദേശ്യം. തുടർന്ന് പറയുന്ന വാക്യങ്ങൾ നോക്കുക: (അവർക്ക് ഉപദ്രവം വരുത്തുന്നതും അവർക്ക് ഉപകാരം വരുത്താത്തതുമായ കാര്യം അവർ പഠിക്കുന്നു) സിഹ്ർ മൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്ന് മാത്രമല്ല, അത് ദോഷം വരുത്തുകയും ചെയ്യുന്നു. നി, ഇഹത്തിൽ വെച്ച് താൽക്കാലികമായ വല്ല നിസ്സാര നേട്ടങ്ങളും അതുവഴി ലഭിച്ചാൽ തന്നെയും അവരുടെ പരലോകഗുണം നഷ്ടപ്പെടലാണ് അതുകൊണ്ടുണ്ടാകുന്നത്. لاق ٍ م ِ ن ْ الآخ (അവർക്ക് തീർച്ചയായും അറിയാം, അതിനെ വാങ്ങിയവന് പരലോകത്തിൽ യാതൊരു പങ്കുമില്ലെന്ന്) ഞങ്ങൾ വെറും പരീക്ഷണമാണെന്നും, ഇത് പഠിച്ച് അവിശ്വാസിയാകുവാൻ ഇടവരുത്തരുതെന്നുമുള്ള താക്കീതോടുകൂടിയാണല്ലോ മലക്കുകൾ അത് പഠിപ്പിച്ചിരുന്നത്. അപ്പോൾ, അറിയാതെ അപകടത്തിൽ ചാടുകയല്ല അവർ ചെയ്തിരുന്നത് എന്ന് സാരം. അറിഞ്ഞുകൊണ്ടും കൽപിച്ചുകൂട്ടിയും പരലോകഗുണം നഷ്ടപ്പെടുത്തുകയും ആപത്ത് വിലക്കുവാങ്ങുകയുമാണവർ ചെയ്യുന്നത്. അതെ, (അവർ തങ്ങളുടെ സ്വന്തങ്ങളെ ഏതൊന്നിന് വിറ്റു കളഞ്ഞുവോ അത് വളരെ ചീത്തതന്നെ!) ഈ വാസ്തവം അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇത്രയും ഭീമമായ അപ കടത്തിൽ ഹാ! (അവർ അറിഞ്ഞിരുന്നെങ്കിൽ നന്നായേനേ!) الخ (അവർ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന ഏതൊ രു പുണ്യഫലവും അവർക്ക് വളരെ ഉത്തമം തന്നെ. അവർ അറിഞ്ഞിരുന്നെങ്കിൽ നന്നായേനേ!) അതെ, ഇത്രയും വിനാശകരമായ സിഹ്റിന്റെ പ്രവർത്തനം പിൻപറ്റി പരലോകഗുണം പാടെ നഷ്ടപ്പെടുത്തുന്നതിന് പകരം, അവർ സത്യവിശ്വാസ ത്തിൽ ഉറച്ചു നിൽക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുപോരുകയും ചെയ്തിരുന്നുവെങ്കിൽ അവർക്ക് അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്ന പുണ്യ ഫലം എത്രമാത്രം ഉത്തമമാകുമായിരുന്നു! പക്ഷേ, അതൊന്നും അവർ മനസ്സിലാക്കി യില്ല. കഷ്ടം! ബാബിലോണിൽ വെച്ച് സിഹ്റിന് പ്രചാരം സിദ്ധിച്ചതും, സിഹ്റിന്റെ പ്രവർത്തനങ്ങളിൽ അവർ മുഴകിയിരുന്നതും വേദക്കാർക്കിടയിൽ പരക്കെ അറിയപ്പെടുന്ന വിഷയമാണ്. ബൈബ്ളിൽ നിന്ന് തന്നെ ഈ വാസ്തവം സ്പഷ്ടമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെപ്പറ്റി അല്ലാഹു വിശദമായി വിവരിക്കാതെ വിഷയം ചൂണ്ടിക്കാട്ടുക മാത്രം ചെയ്തിരിക്കു ന്നത്. സത്യമാർഗം വിട്ടു വ്യതിചലിച്ചുപോയ കാരണങ്ങൾ എടുത്തു പറയുന്ന കൂട്ടത്തിൽ അതും എടുത്തു പറയുക മാത്രമാണിവിടെ അല്ലാഹു ചെയ്തിരി ക്കുന്നത്. അവതരിച്ച കാലത്തുള്ള യഹൂദികൾക്ക് ഈ ആരോപണത്തെ എതിർക്കുവാനോ വിമർശിക്കുവാനോ കഴിയാതെ അവർ മൗനമവലംബിച്ചതും അതുകൊണ്ടായിരുന്നു മലക്കുകൾ വന്ന് ജനങ്ങൾക്ക് സിഹ്റിന്റെ വകുപ്പുകൾ പഠിപ്പിച്ചുവെന്നതിനെ സംബന്ധിച്ചുണ്ടാകുന്ന പല സംശയങ്ങൾക്കും മുകളിൽ കണ്ട വിവരണത്തിൽ നിന്നു ബൈബ്ളിന്റെ ആധികാരിക നിഘണ്ടുവായ വേദപുസ്തക നിഘണ്ടുവിൽ നിന്ന് ക്ഷുദ്രത്തെ (സിഹ്റിനെ)സംബന്ധിച്ച ചില പ്രസ്താവനകൾ ഇവിടെ സ്മർത്തവ്യമാകുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങൾ മാത്രം ചുരുക്കി ഉദ്ധരിക്കാം: 1) എബ്രായർ കനാൻ (ഫലസ്തീൻ) ദേശത്തു വന്നപ്പോൾ പൂർവ്വവാസികൾ ആരാധിച്ചു വന്നിരുന്ന ദേവൻമാരുടെ ദയ ലഭിക്കുകയും രഹസ്യങ്ങൾ വെളിപ്പെടുത്തി കിട്ടുകയും വേണമെന്നുള്ളത് അവരുടെ ഇടയിൽ നടപ്പുള്ള ക്ഷുദ്രത്തിന് കാരണമായി. 2) മന്ത്രോച്ചാരണത്താൽ ദൈവഹിതം മനസ്സിലാക്കാമെന്ന് എല്ലാ ദേശക്കാരും പൊതുവെ വിചാരിച്ചിരുന്നപോലെ ക്ഷുദ്രവിദഗ്ധൻമാർക്ക് മരിച്ചവരെ പാതാളത്തിൽ നിന്നു വിളിച്ചു വരുത്തുവാൻ കഴിയുമെന്നുള്ള വിശ്വാസം എബ്രായർക്ക് ദൃഢമായിരുന്നു. 3) അശ്ശൂര്യർ (ബാബിലോണിയക്കാർ) യിസ്രായേല്യരോട് യുദ്ധത്തിന് വന്നപ്പോൾ യിസ്രായേല്യർ ചുറ്റുമുള്ളവരോട് യോജിച്ച് അവരിൽ നിന്ന് ക്ഷുദ്രപ്രയോഗം വശമാക്കുവാൻ തങ്ങളുടെ ദേശത്ത് അവർക്ക് സ്ഥലം കൊടുക്കുവാനിടയായി. 4) ബാബിലോൺ പ്രവാസകാലത്ത് പല മർഹൂം സയ്യിദ് ക്വുത്വ്ബ് അദ്ദേഹത്തിന്റെ ( فى ظلال القرآن ) തണലുകളിൽ) എന്ന തഫ്സീർ ഗ്രന്ഥത്തിൽ, ഈ വചനത്തിന്റെ വ്യാഖ്യാനത്തോടനുബന്ധിച്ച് ചെയ്ത ഒരു പ്രസ്താവനയിൽ നിന്ന് ഇതിലേ കുറേകൂടി വെളിച്ചം ലഭിക്കുന്നതുകൊണ്ട് അതിന്റെ സാരംകൂടി ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. ആ പ്രസ്താവന അദ്ദേഹം ഇങ്ങിനെ ആരംഭിക്കുന്നു: ""എനി , ആ യഹൂദികൾ അല്ലാഹുവിന്റെ കിത്താബിനെ ഉപേക്ഷിച്ചുകൊണ്ട് പിൻപറ്റിയ സിഹ്റിനെയും, ഭാര്യാഭർത്താക്കൾക്കിടയിൽ ഭിന്നിപ്പിച്ചിരുന്ന കാര്യത്തെയും കുറിച്ച് ഒരു ക്ഷുദ്രപ്രയോഗങ്ങളെക്കുറിച്ച് എബ്രായർക്ക് അറിയാനിടയായി. ബാബിലോണിൽ ക്ഷുദ്രപ്രയോഗവും, രഹസ്യം വെളിപ്പെടുത്തലും രാജാവി ന്റെ പരിവാരങ്ങളിൽ പലരുടെയും ഉദ്യോഗമായിരുന്നു. മന്ത്രവാദികളും, ആ ഭിചാരികളും, ക്ഷുദ്രക്കാരും ഉണ്ടായിരുന്നു. 5) സ്വപ്നം മൂലമായി യഹോവയുടെ ഇഷ്ടമറിയാമെന്ന് യിസ്രായേൽ ദൃഢമായി വിശ്വസിച്ചു. ചിലപ്പോൾ ഇത് വാസ്തവമാണെങ്കിലും കള്ള പ്രവാചകൻമാർ ഇത്മൂലം പലരെയും കബളിപ്പിച്ചിട്ടുണ്ട്. 6) ലക്ഷണം നോക്കൽ പലവിധത്തിലായിരുന്നു. പാത്രത്തിൽ വെള്ളമോ വീഞ്ഞോ ഒഴിച്ച് അഞ്ജനം നോക്കുന്നവരെപ്പോലെ നോക്കി ഭാവിഫലങ്ങൾ പറയാമെന്ന് വാദിച്ചു. മേഘങ്ങളെയും നക്ഷത്രങ്ങളെയും നോക്കി ലക്ഷണം പറയുന്ന ജോൽസ്യൻമാർ ബാബിലോണിലുണ്ടായിരുന്നു. 7) ക്ഷുദ്രവിദഗ്ധൻമാർ ഭാവി കാര്യം അറിയുവാൻ ഭൂതങ്ങളെയും മരിച്ചവരെയും വിളിച്ചു വരുത്തുമെന്നും മറ്റും യിസ്രായേല്യർ ദൃഢമായി വിശ്വസിച്ചു. യെഹൂദർ മാത്രമല്ല, യവനൻമാരും (ഗ്രീക്കുകാരും) വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ആത്മാക്കൾ ഈ ലോകത്ത് വരികയില്ലെന്ന് നമുക്ക് പറയുവാൻ കഴിയുകയില്ല. എന്നാൽ ക്ഷുദ്രപ്രയോഗത്തിന് അവയെ വരുത്തുവാൻ കഴിയുമെന്നുള്ളതിന് തെളിവില്ല. 8) ഭൂമിയിൽ നിന്ന് നിധി എടുക്കുക, ശത്രുക്കൾക്ക് ആപത്തുണ്ടാക്കുക എന്നിവ ക്ഷുദ്രത്താൽ സാധിക്കുമെന്ന് എബ്രായർ വിശ്വസിച്ചു. ക്ഷുദ്രത്തിലുള്ള ആപത്തിന് പകരം ക്ഷുദ്രം നല്ലതാണെന്നായിരുന്നു ആ അഭിപ്രായം. 9) മറ്റുള്ളവർക്ക് വിരോധമായ ക്ഷുദ്രത്തെക്കുറിച്ച് പ്രവാചകൻമാർ പലപ്പോ ഴും ശാസിച്ചിട്ടുണ്ട്. ചിലർ മന്ത്രം പറഞ്ഞു ചീരവേവിച്ചു ശാപവാക്കുകൾ ഉച്ചരി ക്കും. ചിലർ മരുന്നിടും, ചിലർ കയറുകളിൽ മുടിച്ചിടും (കെട്ടുകളിടും) ചിലർ ശുഭാശുഭ ദിനങ്ങൾ ഗണിക്കും. ചിലർ ശത്രുക്കളുടെ രൂപമുണ്ടാക്കി അതിൽ മുറിവുകളുണ്ടാക്കും. 10) ആദ്യക്രിസ്ത്യാനികളിൽ പലരും ക്ഷുദ്രത്തെ ഭയപ്പെട്ടു. എന്നാൽ, കാലക്രമത്തിൽ ക്ഷുദ്രത്തിൽ യാതൊരു വാസ്തവവുമില്ലെന്ന് അവർ തീരുമാ നിച്ചു 11) ക്ഷുദ്രക്കാർ മറ്റുള്ളവർക്ക് അജ്ഞാതമായ ശാസ്ത്രജ്ഞാനം നിമിത്തം അൽഭുതങ്ങൾ പ്രവർത്തിച്ചുവെന്നും, അവർ പറഞ്ഞതുപോലെ യാദൃശ്ചികമായി സംഭവിക്കുന്നത് കണ്ട് അവർക്ക് അൽഭുത കാര്യങ്ങൾ പ്രവർത്തിക്കാമെന്നും ബുദ്ധിഹീനൻമാർ വിചാരിച്ചു (വേ.പു.നി.പേജ് 117, 118 നോക്കുക അദ്ദേഹം തുടർന്നു പറയുന്നു : ""ശാസ്ത്രത്തിന് യാഥാർത്ഥ്യം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയാത്ത ചി ല പ്രത്യേകതകൾ ചില ആളുകളിൽ എല്ലാ കാലത്തും കാണപ്പെടാറുണ്ട്. അവക്ക് ശാസ്ത്രം ചില പേരുകൾ മാത്രം നൽകുന്നു. അവയുടെ യാഥാർത്ഥ്യമോ മാർഗമോ അതിനറിയുകയില്ല. ഇതാ ടെലെപ്പതി നോക്കുക. എന്താണത്? അതെങ്ങി നെ സാധിക്കുന്നു? മനുഷ്യന്റെ കഴ്ചയോ ശബ്ദമോ എത്താത്ത ദൂരത്ത് നിന്ന് രാൾ ഒരാളെ വിളിച്ചുപറയുകയും അത് മറ്റെയാൾ കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിന് തടസ്സമാകുന്നില്ല. ഇതാ മാഗ്നറ്റിസം അതെന്താണ്? എങ്ങിനെയാണ്? ഒരാളുടെ ഉദ്ദേശ്യം മറ്റേയാളിൽ എങ്ങിനെ ശക്തിചെലുത്തുന്നു? ഒരു തുറന്ന പുസ്തകം നോക്കി വായിച്ചാലെന്നപോലെ ഒരാളുടെ സ്വകാര്യ സേ ന്ദശം മറ്റെയാൾ ഏറ്റുവാങ്ങുന്നു, ഇതിനൊക്കെ ചില പേരുകൾ നൽകുകയല്ലാതെ അതിനെ അപഗ്രഥിക്കുവാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇങ്ങിനെ പലതുമുണ്ട്. സമ്മതിച്ചുകൊടുക്കുവാൻ മതിയായ അനുഭവമോ, പരിചയമോ സിദ്ധിക്കാത്തതിന്റെ പേരിൽ ശാസ്ത്രം അവയെപ്പറ്റി തർക്കവിമർശനം നടത്തിക്കൊണ്ടിരിക്കുകയാണ് . എല്ലാ ആത്മീയ ശക്തികളെയും നിഷേധിച്ചു തള്ളുന്ന വമ്പൻമാർക്ക് അങ്ങിനെ ഒന്നില്ലെന്ന് സ്ഥാപിക്കുവാൻ കഴിയുകയില്ല. അജ്ഞാതമായ ഭാവിയെക്കുറിച്ച് ഞാനൊരു സ്വപ്നം കാണുന്നു. ആ സ്വപ്നം അതേമാതിരി പുലരുന്നു. അവർ നിഷേധിക്കുന്ന ആത്മീയേന്ദ്രിയങ്ങൾക്ക് ഇങ്ങിനെയൊരു ഭാവി സംഭവിക്കുവാൻ പോകുന്നുവെന്ന് എങ്ങിനെയാണ് ബോധമുണ്ടാകുന്നത്? അറിയായ്മയും, കണ്ടുപിടിക്കാനുള്ള മാർഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനിൽ അന്തർഭവിച്ചു കിടപ്പുള്ള ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗർവ്വല്ലാതെ മറ്റൊന്നുമല്ല. സയ്യിദ് ക്വുത്വ്ബ് തുടരുന്നു: ""ഈ ഇനത്തിൽപെട്ടതാണ് സിഹ്റും. പിശാചുക്കൾ മനുഷ്യർക്ക് പഠിപ്പിക്കലും അതിൽപെട്ടത് തന്നെ. ഒരു പക്ഷേ, അവയവങ്ങളിലോ, ഇന്ദ്രിയശക്തികളിലോ, ചിന്താശക്തികളിലോ സ്വാധീനം ചെലുത്തുവാനുള്ള വല്ല കഴിവുകളുമായിരിക്കാം ഇതിന്റെ രൂപങ്ങളിൽ ഒന്ന്. എന്നാൽ, സിഹ്റുകാർ ചെയ്തതായി പറഞ്ഞ സിഹ്ർ കേവലം ചില പകിട്ട് വിദ്യകളായിരുന്നു (അതും ഇതും തമ്മിൽ വ്യത്യാസമുണ്ട്) അതി ന് യാഥാർത്ഥ്യമുണ്ടായിരുന്നില്ല. (അവരുടെ സിഹ്ർ മൂലം അവരുടെ വടികളും കയറുകളും ഓടുന്നതായി മൂസാ നബിക്ക് തോന്നിപ്പിക്കപ്പെട്ടിരുന്നു) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങിനെയുള്ള ഏതെങ്കിലും ഒരു സ്വാധീനം ഭാര്യാഭർത്താക്കൾക്കും, സ്നേഹജനങ്ങൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ഫലം ഉളവാകുന്നതിന് തടസ്സമില്ല. പ്രതികരണങ്ങളിൽ നിന്ന് മാനസാന്തരം ഉണ്ടാകു ന്നു. കാര്യങ്ങളും, കാരണങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുമതി കൊണ്ടല്ലാതെ സംഭവിക്കുന്നതല്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ.'' വീണ്ടും അദ്ദേഹം തുടരുന്നു: ""എനി, ഹാറൂത്ത,് മാറൂത്ത് എന്നുള്ള മലക്കു കൾ ആരാണ്? എപ്പോഴാണവർ ബാബിലോണിൽ ഉണ്ടായിരുന്നത്? ഇതിന്റെ കഥ ഠലഹലുമവ്യേ - മാനസ സന്ദേശം, അന്തകരണവിദ്യ-അഥവാ മനസ്സുകൾക്കിടയിൽ നടക്കുന്ന വാർത്താവിനിമയം - വ്യക്തിത്വത്തിന്റെ വശീകരണശക്തി അത് ചൂണ്ടിക്കാ ണിക്കുക മാത്രമാണ് ചെയ്തത്. അതവർ നിഷേധിക്കുകയോ, കളവാക്കുകയോ ചെയ്യാത്തതുതന്നെ അതിന് തെളിവാണ്. ഏതൊരു കൂട്ടരെ അഭിമൂഖീകരിച്ചുകൊണ്ടാണോ പ റയുന്നതെങ്കിൽ, അവർക്കി ടയിൽ പരിചയമുള്ള സംഭവം പറയുമ്പോൾ, അത് വിസ്തരിച്ചുപറയാതെ ചൂണ്ടിക്കാട്ടികൊണ്ട് പലപ്പോഴും പറയാറുണ്ട്. ദേ്ദശ്യം നിറവേറ്റുവാൻ അതുമതി. പിന്നെ, വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ രണ്ട് മലക്കുകളുടെ സംഭവത്തെപ്പറ്റി വന്നിട്ടുള്ള കഥകളുടെ പിന്നാലെ പോകുവാൻ തണലുകളിൽ, (ഈ ഗ്രന്ഥത്തിൽ) നാം ഉദ്ദേശിക്കുന്നില്ല. വിശ്വസ നീയമായ ഒരു രിവായത്തും അതിൽ ഇല്ല.'' ""മനുഷ്യചരിത്രത്തിൽ അതതു കാലഘട്ടങ്ങൾക്കനുസൃതമായി പലവിധ ദൃഷ്ടാന്തങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തിൽ രണ്ട് മലക്കുകളുടെയോ, മലക്കുകളെപ്പോലെയുള്ള രണ്ട് സൽപുരുഷന്മാരുടെയോ ഒരു പരീക്ഷണം നടന്നുവെങ്കിൽമനുഷ്യചരിത്രത്തിൽ കഴിഞ്ഞുപോയ അസാധാരണങ്ങളും വിവിധ രൂപങ്ങളിലുള്ളവയുമായ സംഭവങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ-അതിൽ പുതുമയൊന്നുമില്ലതന്നെ. ദൈവികമായ പ്രകാശകിരണങ്ങളിലേക്ക് മനുഷ്യച രിത്രം അടിവെച്ചു നീങ്ങിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ ആയത്തിൽ വ്യക്തവും ദൃഢവുമായി പ്രസ്താവിക്കപ്പെട്ട സാരങ്ങൾ ഒരു നീണ്ട കാലത്തിന്ശേഷം, അവ്യക്തങ്ങളായ മറ്റൊന്നിനെയും ആശ്രയിക്കാതെ നമുക്ക് മനസ്സിലായേക്കും. ഐതിഹ്യങ്ങളുടെ പിന്നാലെ കൂടിയും അല്ലാഹുവിന്റെ കിതാബിനെ പുറം തള്ളിയും വഴിപിഴച്ചുപോയി എന്നും സിഹ്ർ പിശാചിന്റെ പ്രവൃത്തി യാണെന്നും, അത് കുഫ്റിൽപെട്ടതാണെന്നും അത് പരലോകം നിശ്ശേഷം നഷ്ടപ്പെടുത്തു മെന്നും അറിയുന്നത് കൊണ്ട് നമുക്കിപ്പോൾ മതിയാക്കാം.'' ( فى ظلال القرآن ) വിഭാഗം - 13
2:104–105

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقُولُواْ رَٰعِنَا وَقُولُواْ ٱنظُرۡنَا وَٱسۡمَعُواْۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٞ

مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَلَا ٱلۡمُشۡرِكِينَ أَن يُنَزَّلَ عَلَيۡكُم مِّنۡ خَيۡرٖ مِّن رَّبِّكُمۡۚ وَٱللَّهُ يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ

(104) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ ധ ഞങ്ങളെ ഗൗനിക്കണം പ എന്ന് പറയരുത്. നിങ്ങൾ ഉൻദ്വുർനാ ധ ഞങ്ങളെ നോക്കണം പ എന്നു പറയുകയും, (പറയുന്നത്) കേൾക്കുകയും ചെയ്യു വിൻ. അവിശ്വാസികൾക്ക് വേദന യേറിയ ശിക്ഷയുണ്ടായിരിക്കും. (105) വേദക്കാരിൽ നിന്നാ കട്ടെ, ബഹുദൈവ വിശ്വാസികളിൽ നിന്നാകട്ടെ, അവിശ്വസിച്ചിട്ടുള്ളവർ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് വല്ല ഗുണവും ഇറക്കപ്പെടുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യംകൊണ്ട് അവൻ പ്രത്യേകമാക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹശാലിയു മാകുന്നു. (104) മآم َ ن ُ وا ا വിശ്വസിച്ചവരേ നിങ്ങൾ പറയരുത് എന്ന് നിങ്ങൾ പറയുകയും ചെയ്യുവിൻ ഉൻള്വുർനാ എന്ന് നിങ്ങൾ കേൾക്കുകയും ചെയ്യുവിൻ അവിശ്വാസികൾക്കുണ്ട് ع َ ذ َ اب ٌ ശിക്ഷ ٌ ല أ َ ل ِ വേദനയേറിയ (105) ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല അവിശ്വസിച്ചവർ വേദക്കാരിൽ നിന്ന് ബഹുദൈവ വിശ്വാസികളിൽ നിന്നുമില്ല ഇറക്കപ്പെടുന്നത് നിങ്ങൾക്ക് ഒരു ഗുണവും നിങ്ങളുടെ രക്ഷിതാവിൽ നിന്ന് ُ َّ اللها َ و അല്ലാഹുവാകട്ടെ അവൻ പ്രത്യേകമാക്കുന്നു അവന്റെ കാരുണ്യംകൊണ്ട് അവൻ ഉദ്ദേശിക്കുന്നവരെ ُ َّ اللها َ و അല്ലാഹു അനുഗ്രഹം (ദയവ്, ഔദാര്യം) ഉള്ളവനാകുന്നു മഹത്തായ, വമ്പിച്ച എന്ന വാക്കിന് "ഞങ്ങളെ ഗൗനിക്കണം' അഥവാ ഞങ്ങൾക്ക് മനസ്സിലാകുന്ന വിധം പറഞ്ഞുതന്ന് ഞങ്ങളെപ്പറ്റി ശ്രദ്ധിക്കണം എന്നാണർത്ഥം. അതേ വാക്കുതന്നെ അവരുടെ ഭാഷയിൽ വിഡ്ഢി, മൂഢൻ എന്നിങ്ങിനെ ചീത്ത പറയു ന്ന വാക്കായും ഉപയോഗിച്ചിരുന്നു. നബി വല്ലതും പറയുമ്പോൾ, സന്ദർഭത്തിനൊത്ത് ആദരവും മര്യാദയും പാലിക്കുകയാണെന്ന് തോന്നുമാറ് യഹൂദികൾ നബി യോട് ഈ വാക്ക് പറയും. അവരുടെ യഥാർത്ഥ ഉദ്ദേശ്യമാകട്ടെ, തിരുമേനിയെ വിഡ്ഢിയെന്ന് വിളിച്ചു പരിഹസിക്കലുമായിരുന്നു. (ഇതുപോലെ വേറെയും ചില കൃ്ര തിമ വാക്കുകൾ അവർ ഉപയോഗിച്ചിരുന്നതായി 46 ൽ കാണാവുന്നതാണ്). സത്യവിശ്വാസികളും നബി യോട് ഈ വാക്ക് പറയാറുണ്ടായിരുന്നത്കൊണ്ട് പ്രത്യക്ഷത്തിൽ അവരെ കുറ്റപ്പെടുത്തുവാനും നിവൃത്തിയില്ല. മാത്രമല്ല, സത്യവിശ്വാസികളും തങ്ങളെപ്പോലെ ആ വാക്ക് ഉപയോഗിക്കുന്നതിൽ യഹൂദിക ൾ സന്തോഷം കൊള്ളുകയും ചെയ്യും. അതുകൊണ്ട് അത്തരം വാക്കുകൾ സത്യവിശ്വാസികൾ ഉപയോഗിക്കരുതെന്നും, അർത്ഥശങ്കക്കിടമില്ലാത്തതും, കളങ്കരഹിതമായതുമായ വാക്കുകൾ ഉപയോഗിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുകയാണ്. സ്ഥാനത്ത് "ഉൻള്വുർനാ' എന്നു പറയുവാനും, നബി പറയുന്നത് ശരിക്കു കേട്ടു. മനസ്സിലാക്കുവാനും കൽപിക്കുകയും ചെയ്യുന്നു. ഞങ്ങളെ നോക്കണംശ്രദ്ധിക്കണം-എന്നു തന്നെയാണ് ഈ വാക്കിന്റെ അർത്ഥം. പക്ഷേ യിലുള്ളത്പോലെ കളങ്കത്തിനും പരിഹാസത്തിനും ഇതിൽ പഴുതില്ല. ആയത്തിന്റെ അവസാനത്തിൽ "അവിശ്വാസിക ൾക്ക് വേദനയേറിയ ശിക്ഷയുണ്ട്' എന്ന താക്കീതിൽ അത്തരം പരിഹാസവാക്കുകൾ നബി യോട് ഉപയോഗിക്കുന്നത് അവിശ്വാസം നിമിത്തമാണെന്നും, സൂചനയുണ്ട്. സത്യവിശ്വാസികളായ നിങ്ങൾക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് യാതൊരു നന്മയും ലഭിക്കുന്നത് വേദക്കാരും മുശ്രിക്കുകളുമാകുന്ന അവിശ്വാസികൾ ഇഷ്ടപ്പെടുകയില്ല. അഥവാ അവരുടെ ശത്രുതയും ദുഷ്ട മനഃസ്ഥിതിയും വളരെ കടുത്തതാണ്. പ്രവാചകത്വമാകുന്ന അനുഗ്രഹം, അതിൽ വിശ്വസിച്ചു വിജയം നേടുവാനുള്ള ഭാഗ്യം എന്നിവയൊക്കെ എല്ലാവർക്കും ലഭിക്കാതെ, ചിലർക്ക് മാത്രം ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കുടുസ്സായത് അതു വളരെ മഹത്തായതും വമ്പിച്ചതും തന്നെ. പക്ഷേ, അവന് മാത്രം അറിയാവുന്ന ചില യുക്തി രഹസ്യങ്ങളനുസരിച്ച് അവൻ ഉദ്ദേശിക്കുന്നവർക്കായിരിക്കും അവനത് നൽ കുക. എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിലെ ആശയം. അല്ലാഹുവിന്റെ മാർഗം വിട്ടു പിഴച്ചു പോകുന്നവർ ആരാണെന്നും, നേർമാർഗം പ്രാപിക്കുന്നവർ ആരാണെന്നും അവന് നല്ലതുപോലെ അറിയാമല്ലോ (6:117)
2:106–107

۞مَا نَنسَخۡ مِنۡ ءَايَةٍ أَوۡ نُنسِهَا نَأۡتِ بِخَيۡرٖ مِّنۡهَآ أَوۡ مِثۡلِهَآۗ أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ

(106) വല്ല "ആയത്തി'നെയും (വചനത്തെ) യും നാം നീക്കം ചെയ്യുക (അഥവാ ദുർബ്ബലപ്പെടു ത്തുക)യോ, അതിനെ വിസ്മരി പ്പിക്കുകയോ ചെയ്യുന്നതായാൽ അതിനെക്കാൾ ഉത്തമമായതി നെയോ, അതുപോലെയുള്ള തിനെയോ നാം കൊണ്ടുവരു ന്നതാണ്. നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?! (107) നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാ ശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരമുള്ളതെന്ന് അല്ലാഹു വിനെകൂടാതെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയുമില്ല : ഒരു സഹായ കനുമില്ല. (106) വല്ലതും നാം നീക്കം ചെയ്താൽ, ദുർബ്ബലപ്പെടുത്തിയാൽ ആയത്തിൽപെട്ട വല്ല ആയത്തിനെയും അല്ലെങ്കിൽ അതിനെ നാം വിസ്മരിപ്പിച്ചാൽ ن َ أ ْ ت ِ നാം(കൊണ്ട്)വരും കൂടുതൽ നല്ലതിനെ ْ َ ا ; م ِ അതിനെക്കാൾ അല്ലെങ്കിൽ അതുപോലെയുള്ളത് നിനക്കറിഞ്ഞുകൂടേ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് എല്ലാകാര്യത്തിനും ق َ د ِ കഴിവുള്ളവനാകുന്നു. (107) നിനക്കറിഞ്ഞുകുടേ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) വെന്ന് ُ َ ഖ അവന്നാകുന്നു م ُ ل ْ ك ُ രാജാധിപത്യം الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും നിങ്ങൾക്ക് ഇല്ലതാനും اللها അല്ലാഹുവിന് പുറമെ ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം സഹായകനും ഇല്ല. َ سخ ْ (നസ്ഖ്) എന്നാൽ നീക്കം ചെയ്യുക, പകർത്തുക എന്നൊക്കെയാണ് ഭാഷാർത്ഥം. ഒരു മതവിധിക്ക് ആസ്പദമായ തത്വം അവസാനിക്കുമ്പോൾ, ആ വിധി ദുർബ്ബലപ്പെടുത്തി തൽസ്ഥാനത്ത് മറ്റൊരു വിധി കൊണ്ടുവരുക എന്നാണത്െ കാണ്ട് വിവക്ഷ. آي َ ة (ആയത്ത്) എന്നാൽ അടയാളം ദൃഷ്ടാന്തം, ചിഹ്നം എന്നൊക്കെ വാക്കർത്ഥമാകുന്നു. വേദവാക്യങ്ങൾക്കും വചനങ്ങൾക്കും ആയത്തുകൾ എന്നു പറയപ്പെടുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകൾക്കും, സന്ദേശങ്ങൾക്കുമുള്ള ദൃഷ്ടാന്തങ്ങളാണല്ലോ അവ. (ആയത്തുകളെ വിസ്മരിപ്പിക്കുക) എന്നു പറഞ്ഞതിന്റെ താൽപര്യം, വായനയിൽ നിന്നും ഹൃദയങ്ങളിൽ നിന്നും അവയെ നീക്കം ചെയ്ത് അവയെക്കുറിച്ചുള്ള സ്മരണ ഇല്ലാതാക്കുക എന്നത്രെ. ഇസ്ലാമിനെതിരിൽ യഹൂദികൾ ഉന്നയിക്കാറുണ്ടായിരുന്ന ആക്ഷേപങ്ങളിൽ ഒന്നിന്റെ മറുപടിയായിട്ടാണ് ഈ വചനം അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മ ദ് ഒരു പ്രവാചകനും, ദൈവ വചനവുമാണെന്നാണല്ലോ പറയുന്നത്. വേദഗ്രന്ഥങ്ങളൊക്കെ അവതരിപ്പിച്ചത് അല്ലാഹുവാണ്. എന്നിരിക്കെ, ല ചില നിയമങ്ങളെ ദുർബ്ബലപ്പെടുത്തി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. പോലും നസ്ഖ് ഉള്ളതായി കാണുന്നു. ഇതെല്ലാം എങ്ങനെ സം ഭവിക്കുന്നു? അല്ലാഹു ഒരിക്കൽ അവതരിപ്പിച്ചത് പിന്നീട് അവൻ തന്നെ മറ്റുകയോ? ആദ്യെ ത്ത വിധിയിൽ അവനു അബദ്ധം പിണഞ്ഞതുകൊണ്ടാണോ അത്? എന്നൊക്കെയായിരുന്നു അവരുടെ ആക്ഷേപത്തിന്റെ സ്വഭാവം. 142-ാം വചനത്തിലും അതിനെ തുടർന്നുള്ള ചില വചനങ്ങളിലും കാണാവുന്നതുപോലെ, ക്വിബ്ലഃ ബൈത്തുൽ മുക്വദ്ദസായിരു ന്നത് മാറ്റി ക്വിബ്ലഃയാക്കി സ്ഥിരപ്പെടുത്തിയ അവസരത്തിലാണ് ഈ ആരോപണം മൂർച്ഛിച്ചത്. അജ്ഞതകൊണ്ടോ, അന്വേഷണ വാഞ്ഛകൊണ്ടോ ഉളവായ സംശയങ്ങളായിരുന്നില്ല അത്. കിട്ടുന്ന പഴുത് ഉപയോഗപ്പെടുത്തി നെ എതിർക്കുകയും, സത്യവിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. വാസ്തവത്തിൽ, മാത്രമായി കണ്ടുതുടങ്ങിയതല്ല നസ്ഖ്. മുൻ വേദ ഗ്രന്ഥങ്ങളിലും നസ്ഖ് ഉണ്ടായിരുന്നു. അവരുടെ കയ്യിലുള്ള തൗറാത്തിൽ തന്നെയും നസ്ഖ് കാണാം. ആദം നബി (അ) യുടെ കാലത്ത് അദ്ദേഹത്തിന്റെ പുത്രൻമാരും, പുത്രിമാരും തമ്മിൽ വിവാഹം നടത്താമായിരുന്നു. അന്ന് അന്യസ്ത്രീകൾ ഉണ്ടായിരുന്നില്ല. പിന്നീട് അത് നിരോധിക്കപ്പെട്ടു. ആ ദ്യകാലത്ത് രണ്ട് സഹോദരിമാരെ ഒന്നിച്ച് വിവാഹം കഴിക്കാമായിരുന്നത് തൗറാത്ത് മുഖേ ന ദുർബ്ബലപ്പെടുത്തി. ഇബ്റാഹീം നബി (അ)യോട് മകനെ അറുക്കുവാൻ ആദ്യം കൽപിച്ചു. പിന്നീട് ആ കൽപന ദുർബ്ബലപ്പെടുത്തി ഒരു ആടിനെ അറുത്താൽ മതിയെന്ന് നിശ്ചയിച്ചു. പശുക്കുട്ടിയെ ആരാധിച്ച കൊല്ലുവാൻ ആദ്യം കൽപിച്ചു. കുറേ പേർ കൊല്ലപ്പെട്ടപ്പോൾ കൊലനിറുത്തൽ ചെയ്യാൻ കൽപ്പിക്കപ്പെട്ടു, അങ്ങിനെ പലതും . നിഷേധിക്കുക സാധ്യമല്ല. ഈ ആരോപണത്തിന് അല്ലാഹു നൽകുന്ന മറുപടി കേവലം യഹൂദികളെ വായടപ്പിക്കുന്ന ഒരു മറുപടി മാ ത്രമല്ല, എല്ലാവരും പൊതുവിൽ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു യാഥാർത്ഥ്യംകൂടിയാകുന്നു. മതവിധികളിൽ നസ്ഖ് ഉണ്ടാകാവതല്ലെന്നും, അത് യുക്തിക്ക് യോജിക്കുകയില്ലെന്നും വാദിക്കുന്ന ഏവർക്കും ധാരാളം ചിന്തിക്കു വാനുള്ള വക ഈ മറുപടിയിൽ അടങ്ങിയിരിക്കുന്നു. ഇതേ വാദം ക്വുറൈശികളും വാദിക്കുകയും, അതിന്റെ പേരിൽ നബി യുടെ സ്വന്തം കൃതിയാണെന്ന് അവർ ആരോപിക്കുകയും ചെയ്തതിന് അല്ലാഹു നൽകിയ മറുപടി സൂറത്തുന്നഹ്ൽ 101-ൽ വെച്ചുകാണാം. ആ മറുപടിയും ഇവർ ഗൗനിക്കേണ്ടിയിരിക്കുന്നു. ഇവിടെ പറഞ്ഞ മറുപടിയുടെ താൽപര്യം ഇതാണ്: "ആകാശ ഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിന്റെതാണ്. ഉടമസ്ഥതയും, ഭരണാധികാരവും, രക്ഷാകർതൃത്വവും അവന് തന്നെ. അവയിലുള്ളവർക്ക് വേണ്ടുന്നതെല്ലാം നിർണയിക്കുവാനും അവൻ മാത്രമേയുളളൂ. അവൻ ഉദ്ദേശിക്കുന്ന നിയമനടപ ടികൾ നടപ്പാക്കുവാനും എടുത്തുകളയുവാനും എപ്പോൾ - എവിടെ - ആർക്ക് - തേത് നിയമങ്ങൾ വേണം എന്നൊക്കെ നിശ്ചയിക്കുവാനും അവന്നാണ് അവകാശവും അർഹതയുമുള്ളത്. അതിനെ ചോദ്യം ചെയ്വാൻ ആർക്കും അധികാരമില്ല. വരുടെ നന്മയും ഗുണവും ഏതിലാണ്, അവർക്ക് കൂടുതൽ അനുയോജ്യമായത് ഏതാണ് എന്നൊക്കെ അറിയുന്നവനാണവൻ. എല്ലാ കാര്യത്തിനും കഴിയുന്നവനുമാകുന്നു, ഇതെല്ലാം സുസമ്മതമായ യാഥാർത്ഥ്യങ്ങളാണല്ലോ. അങ്ങിനെയുള്ള അവൻ വേദഗ്രന്ഥങ്ങളിലെ ഏതെങ്കിലും വിധിയെ ദുർബ്ബലപ്പെടുത്തി. അല്ലെങ്കിൽ ജനഹൃദയങ്ങളിലും പാരായണങ്ങളിലും അവശേഷിക്കാത്ത വിധം തീരെ വിസ്മരിപ്പിച്ചുകളഞ്ഞു എന്നിരിക്കട്ടെ, എന്നാൽ അതിനെക്കാൾ ഉത്തമവും ഗുണകരവുമായ മറ്റൊരു വിധി തൽസ്ഥാനത്ത് അവൻ കൊണ്ടുവരുകയും ചെയ്യുന്നു. ചുരുങ്ങിയ പക്ഷം അതിന് സമാനമായതെങ്കിലും കൊണ്ടുവരും. വസ്തുത ഇതായിരിക്കെ, അതിനെ ചോദ്യം ചെയ്യുന്നതും, വിമർശിക്കുന്നതും ധിക്കാരവും അക്രമവു മാകുന്നു. ബുദ്ധിപരവും, മാനസികവും, സാംസ്കാരികവും, സാമൂഹ്യവുമായ തു റകളിൽ മനുഷ്യവർഗം മറ്റുള്ള ജീവവർഗങ്ങളെപ്പോലെ അതിന്റെ ആദ്യകാലംതൊട്ടു ഇന്നു വരെ ഒരേ നിലവാരത്തിലല്ല ഉള്ളത്. കാലം ചെല്ലുംതോറും പുരോഗമിച്ചും വളർന്നുംകൊണ്ടിരിക്കുകയാണ്. ചുറ്റുപാടും പരിതഃസ്ഥിതികളും ക്കാ ണ്ടിരിക്കുകയും ചെയ്യുന്നു. ഈ മാറ്റത്തിൽ വാർത്താവിതരണ മാർഗങ്ങൾ, ഗതാഗ ത സൗകര്യങ്ങൾ ആദിയായവക്കും പങ്കുണ്ട്. അതനുസരിച്ചാണ് മുൻകാലങ്ങളിൽ വന്നി ട്ടുള്ള പ്രവാചകൻമാരും, അവരുടെ ദൗത്യങ്ങളും പ്രബോധനങ്ങളും ഏതെങ്കിലും കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നത്. അങ്ങനെ, മനുഷ്യന്റെ വളർച്ചയുടെ ബാല്യദശ പിന്നിട്ടശേഷം, എല്ലാ കാലത്തേക്കും ദേശത്തേക്കുമുള്ള റസൂലും അന്തി മ പ്രവാചകനുമായി മുഹമ്മദ് നിയമിക്കപ്പെടുകയും ലോകജനതക്കാകമാനമുള്ള വേദഗ്രന്ഥമായി അവതരിക്കുകയും ചെയ്തിരിക്കുകയാണ്. ആ നി ലക്ക് ഒരു കാലത്തോ, ഒരു ജനതക്കോ അന്നത്തെ പരിതഃസ്ഥിതികൾക്കനുസരിച്ച് വിധിക്കപ്പെട്ടിരുന്ന ചില നിയമനടപടികൾ എല്ലാ കാലത്തേക്കും പ്രായോഗിക വും യുക്തവുമല്ലാതായിത്തീരുക സ്വാഭാവികം മാത്രമാണ്. അവക്ക് പകരം എല്ലാ വരിലും പ്രായോഗികമായ സ്ഥിരപ്പെട്ട നിയമനടപടികൾ ആവശ്യമായിത്തീർന്നു. അപ്പോ ൾ, മുൻവേദഗ്രന്ഥങ്ങളിലെ ഏതെങ്കിലും ചില നിയമങ്ങളും, ആചാരാനുഷ്ഠാനമു റകളും ചെയ്യുന്നത് കേവലം യുക്തമായ ഒരു നടപടി മാ്ര തമല്ല, അനിവാര്യമായ ഒരാവശ്യംകൂടിയാകുന്നു. അല്ലാഹുവിന്റെ നിയമനിർമാണത്തിലുള്ള പോരായ്മയല്ല; അതിന്റെ പരിപൂർണതയാണത് കാണിക്കുന്നത്. തൗറാത്തിലെ ചില നിയമങ്ങൾ ഇൻജീലിലും, രണ്ടിലെയും ചില നിയമങ്ങൾ അല്ലാഹു നസ്ഖ് ചെയ്തിട്ടുണ്ട്. ഇബ്റാഹീം (അ) മൂസാ (അ) മുതലായ ചില പ്രവാചകൻമാർക്ക് നൽകപ്പെട്ടിരുന്ന ചില ദൈവിക ഗ്രന്ഥങ്ങൾ - ഏടുക ൾ ( الصحف ) പിന്നീട് നിലനിറുത്തപ്പെടാതെ ജനസ്മൃതിയിൽനിന്നുപോലും എടുക്കപ്പെട്ടുപോകുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ, തൗറാത്തിലെ ചില നിയമങ്ങളെ നസ്ഖ് ചെയ്തതിനെപ്പറ്റി മാത്രം യഹൂദികളോ മറ്റോ ആ കേ്ഷപം പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ല. മതവിധികളിൽ നസ്ഖ് ഉണ്ടാവാമെന്നും ഉണ്ടായിട്ടുണ്ടെന്നുമുള്ളതിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. തന്നെയും നസ്ഖ്ചെയ്യപ്പെട്ട (വിധി ദുർബലപ്പെടുത്തപ്പെട്ട) ചുരുക്കം ആയത്തുകൾ ഉണ്ടെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വസ്തുതാപരമായി നോക്കു മ്പോൾ ഇതുതന്നെയാണ് ശരിയായ അഭിപ്രായം. ഇമാം ഇബ്നു കഥീർ (റ) ന്റെ ഒരു പ്രസ്താവനയിൽ നിന്ന് ഇത് മനസ്സിലാക്കുവാൻ കഴിയും. അദ്ദേഹം പറയു ന്നു : ""അല്ലാഹുവിന്റെ ഹുക്മ് (മതവിധി) കളിൽ നസ്ഖ് ഉണ്ടാകുന്നതിന് വിരോധമില്ലെന്നുള്ളതിൽ മുസ്ലിംകൾ എകോപിച്ചിരിക്കുന്നു. കാരണം, തിൽ ശക്തിമത്തായ യുക്തി അടങ്ങിയിട്ടുണ്ട്. അത് സംഭവിച്ചിട്ടുണ്ടെന്നും അവരെല്ലാം പറയുന്നു: വ്യാഖ്യാതാവായ അബൂമുസ്ലിം ഇസ്വ്ഫഹാനി (റ) പറയുന്നു : ഒരു നസ്ഖും ഉണ്ടായിട്ടില്ലെന്ന്. അദ്ദേഹത്തിന്റെ ഈ വാക്ക് ദുർബ്ബലവും അബദ്ധവുമാകുന്നു. ഉണ്ടായ നസ്ഖുകളെപ്പറ്റി മറുപടി പറയുവാൻ അദ്ദേഹം സാഹസപ്പെട്ടിരിക്കുകയാണ്. (ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ)ഇദ്ദകാലം ഒരു കൊല്ലമായിരുന്നത് നാലു മാസവും പത്ത് ദിവസവും ആക്കപ്പെട്ടതും ലാന്നാണ്. ഇതിന് അദ്ദേഹം സ്വീകാര്യമായ ഒരു മറുപടിയും പറഞ്ഞിട്ടില്ല. ബൈത്തു ൽ മുക്വദ്ദസ് ക്വിബ്ലഃയായിരുന്നതിനുശേഷം, അത് മാറ്റിയതും അതിൽപെട്ടതാണ്. ഇതിന് അദ്ദേഹം മറുപടി (പ്രസ്താവനയുടെ പൂർണരൂപം മുഖവുരയിൽ കഴിഞ്ഞുപോയിട്ടുണ്ട്. നസ്ഖ് എന്ന ശീർഷകം നോക്കുക) (മരണപ്പെട്ട ആളുടെ) സ്വത്ത് മക്കൾക്കായിരുന്നു. മാതാപിതാക്കൾക്ക് വസ്വിയ്യത്തായിരുന്നു ഉണ്ടായിരുന്നത്. (ഒരു നിശ്ചിത ഓഹരി ഇല്ലായിരുന്നു) പിന്നീട് അല്ലാഹു അതിൽ അവൻ ഉദ്ദേശിച്ചതിനെ നസ്ഖ് ചെയ്തു. അങ്ങനെ, ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയാക്കി. മാതാപിതാക്കളിൽ ഓരോരുത്തർക്കും ആറിലൊന്നും മൂന്നിലൊന്നുമാക്കി. ഭർത്താവിന് പകുതിയും നാലിലൊന്നുമാക്കി, ഭാര്യക്ക് നാലിലൊന്നും എട്ടിലൊന്നുമാക്കി. എന്നിങ്ങിനെ ഇബ്നു അബ്ബാസ് (റ)ൽ നിന്ന് ബുഖാരി (റ) ഉദ്ധരിച്ച ഹദീഥിന്റെ വ്യാഖ്യാനത്തിൽ ഇമാം ഇബ്നുഹജർ അസ്ക്വലാനി (റ ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: നിഷേധിക്കുന്നവർക്ക് ഈ ഹദീഥിൽ ഖ ണ്ഡനമുണ്ട്. മരണപ്പെട്ട ആൾക്ക് മക്കൾ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും, പ്രസ്തുത അവകാശികളുടെ ഓഹരിയിൽ ഉണ്ടാവുന്ന വ്യത്യാസം മൂലമാണ് ഒരാൾക്ക് തന്നെ രണ്ട് വിഹിതം പറഞ്ഞിട്ടുള്ളത്. ഇസ്വ്ഫഹാനീ (റ) യിൽ നിന്നല്ലാതെ, മുസ്ലിംകളിൽ ഒരാളിൽ നിന്നും അതിൽ നിഷേധം ഉദ്ധരിക്കപ്പെട്ടിട്ടില്ലതാ നും. അദ്ദേഹം നസ്ഖിനെ നിരുപാധികം നിഷേധിച്ചിരിക്കുകയാണ്. മുമ്പുള്ള എല്ലാ ത്തിനെ (മതനിയമസംഹിതയെ)യും ഇസ്ലാം നസ്ഖ് ചെയ്തിരിക്കയാണെന്നുള്ളതിനുള്ള (മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായം)കൊണ്ട് അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നു. ഈ ശരീ അത്ത് വെളിപ്പെടുന്നതുവരെ മാത്രമേ മുൻ നിലവിലുള്ളൂ. അതിന് തഖ്സ്വീസ്വ് (പ്രത്യേകപ്പെടുത്തുക) എന്നല്ലാതെ, നസ്വ്ഖ് എന്ന് പറഞ്ഞുകൂ ടാ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹത്തിന് വേണ്ടി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് (റ) ഇങ്ങിനെ പറഞ്ഞത്: ""ഈ നസ്ഖുചെയ്യപ്പെട്ട കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അബൂമുസ്ലിം സമ്മതിക്കുന്നില്ലെ ങ്കിൽ അത് ഒരു ഗർവ്വ് മാത്രമാണ്. ഞാൻ അതിന് നസ്ഖ് എന്നു പേരു പറയുന്നില്ല എന്നാണദ്ദേഹം പറയുന്നതെങ്കിൽ, ഭിന്നിപ്പ് കേവലം വാക്കുകളിൽ മാത്രമാണ് (യഥാർത്ഥത്തിൽ ഭിന്നിപ്പില്ല) നസ്ഖിനെ സംബന്ധിച്ച മുഖവുരയിൽ ഒരു പ്രത്യേക ശീർഷകം തന്നെയുണ്ട് ഇസ്ലാം നസ്ഖ് വരുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും, നസ്ഖിന്റെ പല ഉദാഹരണങ്ങളും അതിൽ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടുതൽ വിവരത്തിന് അവിടെ നോക്കുക. (പേ: 1 - 116) ഒരു ആയത്ത് നസ്ഖ് ചെയ്യുകയോ വിസ്മരിപ്പിക്കുകയോ ചെയ്താൽ അതിനെക്കാൾ ഉത്തമമായതോ, അതുപോലെയുള്ളതോ മറ്റൊന്ന് നാം കൊണ്ടുവരുന്നതാണ് എന്ന് പറഞ്ഞുവല്ലോ. മനുഷ്യരുടെ നന്മ, സൗകര്യം, ല ഘുത്വം, പ്രായോഗികത, പുണ്യഫലം ആദിയായവയുടെ അടിസ്ഥാനത്തിലായിരിക്കും അവ യുടെ മേന്മയും തുല്യതയുമെന്ന് കരുതാം. ملعأ اللهاو
2:108

أَمۡ تُرِيدُونَ أَن تَسۡـَٔلُواْ رَسُولَكُمۡ كَمَا سُئِلَ مُوسَىٰ مِن قَبۡلُۗ وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ

(108) അതല്ല, മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലെ, നിങ്ങളുടെ റസൂലിനോട് ചോദിക്കുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ?! ആർ അവിശ്വാ സത്തെ സത്യവിശ്വാസത്തിന് പകരം സ്വീകരിച്ചുവോ അവൻ തീർച്ച യായും ശരിയായ മാർഗം പിഴച്ചു പോയി. (108) ْ م َ أ അതല്ല നിങ്ങൾ ഉദ്ദേശിക്കുന്നു (വോ) നിങ്ങൾ ചോദിക്കുവാൻ നിങ്ങളുടെ റസൂലിനോട് ചോദിക്കപ്പട്ടതുപോലെ َ ُ و മൂസാ മുമ്പ് و َ م َ ن ْ ആരെങ്കിലും പകരം സ്വീകരിച്ചാൽ അവിശ്വാസത്തെ ب ِ الإيم َ ان ِ സത്യവിശ്വാസത്തിന് ض َ لَّ ف َ ق َ د ْ എന്നാൽ തീർച്ചയായും അവർ വഴി പിഴച്ചു الس ശരിയായ (മദ്ധ്യമ)മാർഗം ന്റെ നേരെ തൊടുത്തുവിട്ടിരുന്ന ട പല ഉദാഹരണങ്ങളും മുൻവചനങ്ങളിൽ നാം കണ്ടുവല്ലോ. ചിലത് അധികപ്പറ്റായിരു ന്നെങ്കിൽ ചിലത് ധിക്കാരവും ഭോഷത്തവും, മറ്റു ചിലത് പരിഹാസവുമായിരുന്നു . പശുവിനെ അറുക് കാൻ കൽപിച്ചപ്പോഴുണ്ടായ ചോദ്യങ്ങളും, അല്ലാഹുവിനെ കാണിച്ചു കൊടുക്കുവാനാവശ്യപ്പെട്ടതും അവയിൽ ചിലതാണ്. അനാവശ്യമായ ചോദ്യ ങ്ങളും, അന്വേഷണങ്ങളും നബി യോട് യഹൂദികളും നടത്തിയിരുന്നു. മുസ്ലിംകളെ അതിനവർ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതിനാൽ, യ ഹൂദികളുടെ നേരെയുള്ള പ്രതിഷേധത്തോടൊപ്പം, സത്യവിശ്വാസികൾ നബി യോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ മിതത്വവും മര്യാദയും പാലിക്കേണ്ടതുണ്ടെന്നുകൂടി ഈ വചനം മുഖേന അല്ലാഹു മുസ്ലിംകളോട് കൽപിക്കുകയും ചെയ്യുന്നു. ചോദ്യത്തിൽ അതിരുകവിയൽ അവിശ്വാസത്തിലേക്ക് വഴിതെളിയിക്കുമെന്നും അത് ഗൗരവപൂർവ്വം സൂക്ഷിക്കേണ്ടതുണ്ടെന്നും താക്കീതും ചെയ്യുന്നു. നബി യോട് സംശയങ്ങൾ ചോദിച്ചറിയുകയോ, ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തുകൂടാ എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. മൂസാ (അ) നോട് അദ്ദേഹത്തിന്റെ ജനത ചോദിച്ചമാതിരിയുള്ള നബി യോട് ചോദിക്കരുതെന്നാണ് അല്ലാഹു പറഞ്ഞത്. സൂറഃ പറയുന്നു: (സാരം: ഹേ വിശ്വസിച്ചവരേ, നിങ്ങൾക്ക് വെളിപ്പെടുത്തപ്പെടുന്ന പക്ഷം നിങ്ങൾക്ക് വെറുപ്പായിത്തീരുന്ന കാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത്. അവതരിപ്പിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങൾ ചോദിക്കുന്ന പക്ഷം അവ നിങ്ങൾക്ക് അങ്ങിനെയുള്ള ചോദ്യങ്ങൾ നിങ്ങൾക്കു മുമ്പുള്ള ചില ജനങ്ങൾ ചോദിക്കുകയുണ്ടായി. പിന്നീട് അവരതിൽ അവിശ്വാസികളായിത്തീരുകയാണ് ചെയ്തത് : 104,105) മുഗീറത്തുബ്നു പ്രസ്താവിച്ചതായി ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: "(അവൻ പറഞ്ഞു, ആരോ പറഞ്ഞു എന്നിങ്ങിനെ)കണ്ടതും കേട്ടതും പറയുന്നതും ധനം പാഴാക്കിക്കളയുന്നതും, അധികം ചോദ്യം ചെയ്യുന്നതും നബി വിരോധിച്ചിരിക്കുന്നു.' (ബു; മു.) മറ്റൊരു ഹദീഥിൽ നബി പറയുന്നു : "ഞാൻ നിങ്ങളെ ഒഴിവാക്കി വിടുമ്പോൾ (ഇന്ന കാര്യം ഇന്ന പ്രകാരം വേണമെന്ന് കൽപിക്കാതിരിക്കുമ്പോൾ)നിങ്ങൾ എന്നെ വിട്ടേക്കുവിൻ. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവർ നാശത്തിൽപെട്ടത് അവർ ചോദ്യം അധികരിപ്പിക്കുകയും , അവരുടെ നബിമാരോട് അനുസരണക്കേട് കാണിക്കുകയും ചെയ്തതു കൊണ്ട് മാത്ര മായിരുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോട് വല്ലതും കൽപിച്ചാൽ അതിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത്ര ചെയ്തു കൊള്ളുവീൻ. ഞാൻ നിങ്ങളോട് വല്ലതിനെപ്പറ്റിയും വിരോധിച്ചാൽ നിങ്ങൾ അതിനെ (പാടെ) വർജ്ജിക്കുകയും ചെയ്യുവിൻ' (മു) അർത്ഥശൂന്യമോ ആയ ചോദ്യങ്ങൾ ചോദിക്കുക, ആവശ്യത്തിലധികം ചുഴിഞ്ഞന്വേഷണം നടത്തുക, അനുഷ്ഠാനത്തിൽ കൊണ്ടുവരാൻ ത വൃഥാചോദ്യം ചെയ്യുക എന്നിങ്ങിനെയുള്ള ദുഷിച്ച സമ്പ്രദായങ്ങളാണ് വിരോധിക്കപ്പെട്ടിട്ടുള്ളതെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാമല്ലോ. വിവര മില്ലാത്തത് ചോദിച്ചറിയണമെന്ന് ഹദീഥിലും പ്രത്യേകം പ്രോൽ സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്താനും.
2:109–110

وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِۗ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ

(109) വേദക്കാരിൽ നിന്ന് അധികമാളുകളും നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങളെ അവർക്ക് അവിശ്വാ സികളാക്കി മടക്കാൻ (കഴി ഞ്ഞെ)ങ്കിൽ (കൊള്ളാമായിരുന്നു) എന്ന് ആഗ്രഹിക്കുകയാണ്. അവർക്ക് യഥാർത്ഥം വ്യക്തമായതിന് ശേഷം, അവരുടെ മനസ്സുകളിൽ നിന്നുള്ള അസൂയയാൽ ! എന്നാൽ അല്ലാഹു അവന്റെ കൽപന കൊണ്ട് വരുന്നത്വരേക്കും നിങ്ങൾ മാപ്പ് ചെയ്യുകയും, തിരിഞ്ഞു കളയുകയും ചെയ്തുകൊള്ളുവിൻ. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (110) നിങ്ങൾ നമസ്കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിൻ. നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങൾക്ക് വേണ്ടി നന്മയായി മുൻകൂട്ടി ചെയ്യുന്ന തെന്തും, അത് അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ കെണ്ടത്തു ന്നതാണ്. നിശ്ചയമായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ ക്കുറിച്ച് കണ്ടറിയുന്നവനാകുന്നു. (109) َّ د َ و മോഹിക്കയാണ് ك َ ث ِ ير ٌ അധികമാളുകൾ വേദക്കാരിൽ നിന്ന് അവർ നിങ്ങളെ മടക്കിയെങ്കിൽ കൊള്ളാം എന്ന് നിങ്ങളുടെ വിശ്വാസത്തിന് അവിശ്വാസികളായി അസൂയയാൽ അവരുടെ മനസ്സുകളിൽ നിന്ന് വ്യക്തമായതിന് ل َ അവർക്ക് യഥാർത്ഥം എന്നാൽ നിങ്ങൾ മാപ്പാക്കുവിൻ നിങ്ങൾ തിരിഞ്ഞുകളയുക(അവഗണിക്കുക)യും ചെയ്വിൻ വരുന്നത്വരേക്ക് ُ َّ اللها അല്ലാഹു അവന്റെ കൽപനയും കൊണ്ട് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാണ്. (110) നിങ്ങൾ നിലനിറുത്തുകയും ചെയ്യുക الص َّ لاة َ നമസ്കാരം و َ آت ُ وا ചെയ്യുക الز ّ َ ك َ اة َ സകാത്ത് നിങ്ങൾ എന്ത് (ഏത് - യാതൊന്ന്) മുൻകൂട്ടി ചെയ്തുവോ, മുന്തിച്ചാലും لأن നിങ്ങളുടെ സ്വന്തങ്ങൾക്ക് വേണ്ടി നന്മയായി അത് നിങ്ങൾ കണ്ടെത്തും اللها അല്ലാഹുവിന്റെ അടുക്കൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ب َ ص ِ ير ٌ കണ്ടറിയുന്നവനാണ്. വേദക്കാരായ അവിശ്വാസികൾ ഇസ്ലാമിന് വിരുദ്ധമായി സ്വീകരിച്ചു വരുന്ന വിഷയങ്ങളിലൊന്നും നിങ്ങൾ പങ്ക് കൊള്ളരുത്. അവർ നിങ്ങളുടെ ശത്രുക്കളാണ്. നിങ്ങളെ എങ്ങിനെയെങ്കിലും സത്യവിശ്വാസത്തിൽ നിന്ന് പിഴപ്പിച്ച് അവിശ്വാസികളാക്കണമെന്നാണ് അവരിൽ പലരുടെയും മോഹം. അതിനാണവർ ശ്രമിക്കുന്നതും. യഥാർത്ഥം മനസ്സിലാവാത്തത് കൊണ്ടല്ലവ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്-അവരത് ചെയ്യുന്നത്. അവരുടെ മനസ്സുകളി ൽ അടിയുറച്ചു കഴിഞ്ഞിട്ടുള്ള അസൂയകൊണ്ട് മാത്രമാണത്. അതിനാൽ, അവരു ടെ കെണിയിൽ അകപ്പെടാതെ നിങ്ങൾ സൂക്ഷിക്കണം. അവർ പ്രവർത്തിക്കുന്നത് അവർ പ്രവർത്തിച്ചു കൊള്ളട്ടെ, വഴിയെ അതിനുള്ള പരിഹാരം അല്ലാഹു ചെയ്വാൻ പോകുന്നുണ്ട്. (നിങ്ങൾക്ക് വിജയവും പ്രതാപവും നൽകിയും, അവർക്ക് പരാജയവും അപമാനവും നൽകിയും അവനത് നടപ്പിൽ വരുത്തുക തന്നെ ചെയ്യും.) അവന് കഴിയാത്തതായി ഒന്നുമില്ല, അതുവരെ നിങ്ങൾ കാത്തിരിക്കുകയും, ക്ഷമയും അവഗണനയും അവലംബിക്കുകയും ചെയ്തുകൊള്ളുക. നിങ്ങളുടെ പ്രധാന ക ടമകളായ നമസ്കാരവും സകാത്തും മുറക്കു പാലിച്ചും കൊണ്ടിരിക്കുക. എന്നുവേണ്ട, നന്മയും പുണ്യവുമായിട്ടുള്ളതെന്തും ചെയ്തു സമ്പാദിക്കുവാനും നോക്കുക. മരണത്തി ന് മുമ്പ് നിങ്ങൾ ചെയ്യുന്ന ഏതൊരു നന്മക്കും അല്ലാഹുവിന്റെ അടുക്കൽ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കാതെ ഒന്നും പാഴായിപ്പോകുന്നതേയല്ല. അവന്റെ അറിവിലും കണക്കിലും ഉൾപ്പെടാതെ ഒന്നും വിട്ടുപോകുന്നതുമല്ല. എന്നിങ്ങനെയുള്ള പല പദേശ നിർദേശങ്ങളും അല്ലാഹു സത്യവിശ്വാസികൾക്ക് നൽകുകയാണ്.
2:111–112

وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ

بَلَىٰۚ مَنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ فَلَهُۥٓ أَجۡرُهُۥ عِندَ رَبِّهِۦ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

(111) അവർ (വേദക്കാർ) പറയുകയാണ്: ജൂതന്മാരോ, നസ്റാണി (ക്രിസ്ത്യാനി) കളോ ആയവരല്ലാതെ സ്വർഗത്തിൽ (മറ്റാരും) പ്രവേശിക്കുന്നതേയല്ല. അതവരുടെ വ്യാമോഹങ്ങളത്രെ. (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിൻ, നിങ്ങൾ സത്യവാന്മാരാണെങ്കിൽ ! (112) അങ്ങനെയല്ല, ആരൊരുവൻ, താൻ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്റെ മുഖം അല്ലാഹുവിന് കീഴ്പെടുത്തിയോ ധ പൂർണമായി അവന് തന്റെ റബ്ബിന്റെ അടുക്കൽ തന്റെ പ്രതിഫലം ഉണ്ട്. അവരുടെ മേൽ യാതൊരു ഭയവുമില്ല. അവർ വ്യസനിക്കുന്നതുമല്ല. (111) അവർ പറയുകയാണ് പ്രവേശിക്കുന്നതേയല്ല സ്വർഗത്തിൽ ആയവരൊഴികെ ه ُ ود ً ا യഹൂദികൾ അല്ലെങ്കിൽ നസ്റാനികൾ ت ِ ل ْ ك َ അത് അവരുടെ മോഹങ്ങളാണ് ق ُ ل ْ നീ പറയുക ه َ ات ُ وا നിങ്ങൾ കൊണ്ടുവരിൻ നിങ്ങളുടെ തെളിവ് നിങ്ങളാണെങ്കിൽ സത്യവാൻമാർ (112) ب അങ്ങനെയല്ല, ഇല്ലാതെ (ഉണ്ട്) കീഴൊതുക്കിയോ തന്റെ മുഖം اللهِ َّ ِ അല്ലാഹുവിന് و َ ه ُ و َ അവൻ (ആയികൊണ്ട്) സുകൃതം ചെയ്യുന്നവൻ ُ َ € ف َ എന്നാലവനുണ്ട് അവന്റെ പ്രതിഫലം തന്റെ റബ്ബിന്റെ അടുക്കൽ ഒരു ഭയവുമില്ല അവരുടെ മേൽ ُ ْ و َ لا അവരില്ലതാനും അവർ വ്യസനിക്കും. വേദക്കാർ സ്വയം വഞ്ചിതരായി വഴിപിഴവിലായ ചില വാദങ്ങളിൽ ഒന്നാണ് സ്വർഗത്തിന്റെ അവകാശികൾ തങ്ങൾമാത്രണെന്നുള്ള അവരുടെ വാദം. ഈ വാദത്തിൽ യഹൂദികളും ക്രിസ്ത്യാനികളും യോജിക്കുന്നുവെങ്കിലും,ക്രിസ്ത്യാനികൾക്ക് ആ അവകാശം വക വെക്കുവാൻ യഹൂദികളോ, യഹൂദികൾക്ക് വക വെക്കുവാൻ ക്രിസ്ത്യാനികളോ തയ്യാറില്ലതാനും. അടുത്ത വചനത്തിൽ നിന്ന് അത് വ്യക്തമാകുന്നതാണ്. അവരുടെ വെറും ഒരു വ്യാമോഹമെന്നല്ലാതെ തെളിവിന്റെയും ന്യായത്തിന്റെയും കണികപോലും അതിലില്ലെന്ന് അല്ലാഹു ഉറപ്പിച്ചും തറപ്പി ച്ചും പറയുന്നു. വല്ല തെളിവും ഉണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിഷയത്തിന്റെ യഥാർത്ഥ നില ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. സുകൃതങ്ങൾ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് തികച്ചും കീഴടങ്ങുന്നവരാരോ അവർക്കാണ് രക്ഷയും സ്വർഗവുമൊക്കെയുള്ളത്. അവർക്ക് ഭയപ്പെടുവാനോ വ്യസനപ്പെടുവാനോ ഒന്നുമില്ലതാനും. അല്ലാത്തവർക്ക് സ്വർഗമാകട്ടെ, അഭയമാകട്ടെ ഒന്നും അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുവാനില്ല. ഇതിൽ വർഗത്തിനോ, സമൂഹത്തിനോ, ആഭിജാത്യത്തിനോ ഒട്ടും സ്ഥാനമില്ല. ഇതാണ് യഥാർത്ഥം എന്നു സാരം. (മുഹ്സിൻ) എന്ന വാക്കിന് സുകൃതം ചെയ്യുന്നവൻ, സൽഗുണവാൻ, നന്മചെയ്യുന്നവൻ എന്നൊക്കെയാണ് വാക്കർത്ഥം. നിഷ്കളങ്കമായും, സദുദ്ദേശ്യത്തോടും കൂടിയും നല്ല കാര്യങ്ങൾ ചെയ്യുന്നവൻമത ദൃഷ്ട്യാ അംഗീകൃതമായ സൽകാര്യങ്ങൾ അല്ലാഹുവിന്റെ പ്രീതിയെ ലക്ഷ്യംവെച്ചുകൊണ്ട് ചെയ്യുന്നവൻ - എന്നുദ്ദേശ്യം. അതുകൊണ്ടാണ് അവിശ്വാസികൾ ചെയ്യുന്ന സൽക്കർമങ്ങൾ അല്ലാഹുവിങ്കൽ വിലപ്പോകാത്തത്. അല്ലാഹു പറയുന്നു (അവർ പ്രവർത്തിച്ചിട്ടുള്ള കർമങ്ങളുടെ നേരെ ചെന്ന് അതിനെ നാം വിതറപ്പെട്ട ധൂളിയാക്കിത്തീർക്കുന്നതാണ്. (സൂഃ ഫുർക്വാൻ 2 3) വേണ്ടി ചെയ്യപ്പെടുന്ന കർമങ്ങളൊന്നും അല്ലാഹുവിങ്കൽ സ്വീകാര്യമാകുകയില്ലെന്നുള്ളതും പരക്കെ അറിയപ്പെട്ടതാണ്. നബി പറയുന്നു رد فهو أمرنا عليه ليس عملا عمل من (സാരം: നമ്മുടെ കാര്യം - നടപടി - എപ്രകാ ര മാണോ അപ്രകാരമല്ലാത്ത വല്ല കർമവും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെട്ടതായിരിക്കും. (മു) ഇഹ്സാൻ എന്നാലെന്താണെന്ന് ചോദിക്കപ്പെട്ടതിന് ഒരു ഹദീഥിൽ നബി നൽകിയ ഉത്തരം ഇപ്രകാരമായിരുന്നു: يراك فإنه تراه تكن لم فإن تراه كأنك الله تعبد أن "അല്ലാഹുവിനെ നീ കാണുന്നുണ്ടെന്നോണം അവന നീ ആരാധിക്കലാണ്. അവനെ നീ കാണുന്നില്ലെങ്കിലും നിന്നെ അവൻ കാണുന്നുണ്ട് (മു) വിഭാഗം - 14
2:113

وَقَالَتِ ٱلۡيَهُودُ لَيۡسَتِ ٱلنَّصَٰرَىٰ عَلَىٰ شَيۡءٖ وَقَالَتِ ٱلنَّصَٰرَىٰ لَيۡسَتِ ٱلۡيَهُودُ عَلَىٰ شَيۡءٖ وَهُمۡ يَتۡلُونَ ٱلۡكِتَٰبَۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعۡلَمُونَ مِثۡلَ قَوۡلِهِمۡۚ فَٱللَّهُ يَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ

(113) ജൂതൻമാർ പറയുന്നു: നസ്റാനി (ക്രിസ്ത്യാനി) കൾ ഒന്നിലുമില്ല. ധ അവർക്ക് ഒരടിസ്ഥാ നവുമില്ല പ എന്ന്. നസ്റാനികൾ പറയുന്നു, ജൂതൻമാർ ഒന്നിലുമല്ല ധ അവർക്ക് ഒരടിസ്ഥാനവുമില്ല പ എന്ന്. അവർ (ഇരുകൂട്ടരും) വേദഗ്രന്ഥം പാരായണം ചെയ്തുവരുന്നുതാനും. അതുപോലെ, ഇവരുടെ വാക്കുപോലെ(ത്തന്നെ) അറിവി ല്ലാത്തവരും പറഞ്ഞിരിക്കുന്നു. എന്നാൽ, യാതൊരു കാര്യത്തിൽ അവർ ഭിന്നാഭിപ്രാ യത്തിലായിക്കൊണ്ടിരിക്കുന്നുവോ അതിൽ ക്വിയാമത്തുനാളിൽ അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാണ്. (113) ജൂതൻമാർ പറയുന്നു ْ س َ ت ِ الن ക്രിസ്ത്യാനികളല്ല ഒരു കാര്യത്തിലും ക്രിസ്ത്യാനികൾ പറയുന്നു ജൂതൻമാരല്ല ഒന്നിലും ْ ُ َ و അവരാകട്ടെ പാരായണം ചെയ്യുന്നു (വേദ)ഗ്രന്ഥം അതുപോലെ َ لا َ ق പറഞ്ഞിരിക്കുന്നു, പറയുന്നു ّ َ ِ ين َമا യാതൊരുകൂട്ടർ അവർ അറിയുകയില്ല م ِ ث ْ ل َ പോലെ ق َ و ْ ل ِ അവരുടെവാക്ക് ُ َّ اللها َ ف എന്നാൽ അല്ലാഹു വിധിക്കും അവർക്കിടയിൽ ക്വിയാമത്തുനാളിൽ ف ِ يم َ ا യാതൊന്നിൽ അതിൽ അവരായിരുന്നു അവർ ഭിന്നിക്കും. ഏതാനും ചില കാര്യങ്ങളിൽ ഇരുകൂട്ടർക്കും യോജിപ്പുണ്ടെങ്കിലും യഹൂദിക ളും ക്രിസ്ത്യാനികളും തമ്മിൽ ബദ്ധവൈരമാണ് യഥാർത്ഥത്തിലുള്ളത്. ക്രിസ്ത്യാനികൾക്ക് യാതൊരടിസ്ഥാനവും, പ്രമാണവുമില്ലെന്ന് യഹൂദികളും, നേരെ മറിച്ചു യഹൂദികളെപ്പറ്റി അതുപോലെ ക്രിസ്ത്യാനികളും വാദിക്കുന്നു. രണ്ടുകൂട്ടരും വേദഗ്രന്ഥം പാരായണം ചെയ്തു വരുന്നുണ്ട്താനും. പിന്നീട് വരുന്ന പ്രവാചകൻമാരിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയും, ഈസാ (അ) ന്റെ വരവിനെക്കുറിച്ചുള്ള പ്രവചനവും തൗറാത്തി ന്റെ ആൾക്കാരായ യഹൂദികൾക്കറിയാം. മുൻ പ്രവാചകൻമാരെ നിഷേധിക്കുവാനല്ല - ബലപ്പെടുത്തുവാനാണ് - താൻ വന്നിരിക്കുന്നതെന്ന് ഈസാ(അ) പറഞ്ഞത് ഇൻജീലിന്റെ ആൾക്കാരായ ക്രിസ്ത്യാനികൾക്കും അറിയാം. ഇതൊന്നും വകവെക്കാതെയാണ് ഓരോ കൂട്ടരും പരസ്പരം മറ്റേവരുടെ അടിസ്ഥാനത്തെ ത്തന്നെ നിഷേധിക്കുന്നത്. എന്നിരിക്കെ, വേദഗ്രന്ഥത്തെപ്പറ്റി അറിഞ്ഞുകൂടാത്ത ജനങ്ങളും ഇതുപോലെ വാദിക്കുന്നതിൽ അൽഭുതമില്ലല്ലോ. ഏതായാലും, ക്വിയാമത്തു നാളിൽ അല്ലാഹു എല്ലാ വിഭാഗക്കാരെയും, വിചാരണ ചെയ്തു തീരുമാനമെടുക്കാ തിരിക്കുകയില്ല. അപ്പോൾ അറിയാം സത്യത്തിന്റെ കക്ഷി ഏതാണ്, ആരുടെ വാദമാണ് ശരി എന്നൊക്കെ. (അറിയാത്തവർ) എന്നു പറഞ്ഞത് അറബി മുശ്രിക്കുകളെ ഉദ്ദേശിച്ചാണെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. തൗറാത്തിന് മുമ്പുള്ളവരെ ഉദ്ദേശിച്ചാണെന്നും ചിലർ പറയുന്നു. ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ച ല്ല, വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലാത്തവരെല്ലാം അതിൽ ഉൾപ്പെടുമെന്നാണ് ഇബ്നുജരീർ (റ) ശരിവെച്ച അഭിപ്രായം. ഇതാണ് കൂടുതൽ താന്നുന്നതും. മുൻകാലത്തും, പിൽകാലത്തുമുള്ള പല സമുദായക്കാരിലും, മതക്കാരിലും കാണപ്പെടുന്ന ഒരു വാദം തന്നെയാണ് മറ്റുള്ളവരെല്ലാം അടിസ്ഥാനമില്ലാത്തവരാ ണ്, തങ്ങൾ മാത്രമാണ് അടിസ്ഥാനമുള്ളവർ എന്ന വാദം. ഇന്ത്യയിലെ പല ജാതിക്കാരി ലും ഈ വിശ്വാസം കാണാവുന്നതാണ്. ഈ വചനത്തിലെ അവസാനത്തെ താക്കീത് എല്ലാവർക്കും ബാധകം തന്നെ. അതെ, ക്വിയാമത്തുനാളിൽ എല്ലാവരുടെ കാര്യത്തിലും അല്ലാഹു വിധി നടത്തുന്നതാണ്.
2:114

وَمَنۡ أَظۡلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذۡكَرَ فِيهَا ٱسۡمُهُۥ وَسَعَىٰ فِي خَرَابِهَآۚ أُوْلَـٰٓئِكَ مَا كَانَ لَهُمۡ أَن يَدۡخُلُوهَآ إِلَّا خَآئِفِينَۚ لَهُمۡ فِي ٱلدُّنۡيَا خِزۡيٞ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٞ

(114) അല്ലാഹുവിന്റെ പള്ളികളെ - അവയിൽ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുന്നതിനെ -തടസ്സപ്പെ ടുത്തുകയും, അവയുടെ ശൂന്യ തയിൽ (അഥവാ അവയെ പാഴാ ക്കുന്നതിൽ) പരിശ്രമിക്കുകയും ചെയ്തവനെക്കാൾ അധികം അക്രമി ആരാണുള്ളത് (അങ്ങിനെയുള്ള) അക്കൂട്ടർ, ഭയപ്പെട്ടവരായിക്കൊ− അതിൽ പ്രവേ ശിക്കാവതല്ല. ഇഹലോകത്ത് അവർക്ക് അപമാനമുണ്ടായിരിക്കും. പരലോ കത്ത് അവർക്ക് വമ്പിച്ച ശിക്ഷ യുമുണ്ട്. (114) و َ م َ ن ْ ആരുണ്ട് അധികം അക്രമി م ِ م َّ ن ْ ഒരുവനെക്കാൾ م َ ن َ ع َ അവൻ തടസ്സപ്പെടുത്തി اللها അല്ലാഹുവിന്റെ പള്ളികളെ സ്മരിക്കപ്പെടുന്നതിനെ َ ا ف ِ അവയിൽവെച്ച് ْ ُ ه ُ രا അവന്റെ പേർ അവൻ പരിശ്രമിക്കുകയും ചെയ്തു അവയുടെ ശൂന്യതയിൽ, നാശത്തിൽ അക്കൂട്ടർ അവർക്ക് ആകാവതല്ല(പാടില്ല) അവർ അവയിൽ പ്രവേശിക്കൽ ഭയപ്പെട്ടവരായിട്ടല്ലാതെ ْ ُ ل َ അവർക്കുണ്ട് ഇഹത്തിൽ خ ِ ز ْ ي ٌ അപമാനം അവർക്കുണ്ട്(താനും) الآخ പരത്തിൽ ع َ ذ َ اب ٌ ശിക്ഷ ٌ ല ع َ ظ ِ വമ്പിച്ച (മസ്ജിദ്) ന്റെ ബഹുവചനമാണ് സൂജുദ് ചെയ്യുന്ന സ്ഥലം എന്ന് വാക്കർത്ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വേണ്ടി നിർമിക്കപ്പെടുന്ന പള്ളി (മുസ്ലിം പള്ളി)കൾക്കുള്ള പേരാണത്. അതിൽ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുക-അല്ലെങ്കിൽ കീർത്തിക്കപ്പെടുക-എന്നത് കൊണ്ടുദ്ദേശ്യം, നമസ്കാരം, പ്രാർത്ഥന മുതലായ ആരാധനാകർമങ്ങളാകുന്നു. خ َ ر َ اب (ഖറാബ്) എന്ന വാക്കിന് ശൂന്യത, പാഴാകുക, നാശം എന്നൊക്കെയാണർത്ഥം. ഒരു വീട്ടിൽ ആൾ പാർപ്പില്ലാതെയോ, ഉപയോഗിക്കുവാൻ കൊള്ളാതെയോ വന്നാലും അതുപൊളിച്ചോ മറ്റോ അതിന് കേടുപാടുവന്നാലും ആ വീട്ടിനെപ്പറ്റി (ഖറാബായ വീട്) എന്നു പറയും. അല്ലാഹുവിനെ ആരാധിക്കുവാനും, അവന്റെ നാമം സ്മരിക്കപ്പെടുവാനും, കീർത്തിക്കപ്പെടുവാനും വേണ്ടി സ്ഥാപിക്കപ്പെടുന്ന പള്ളികളിൽവെച്ച് അത് നടത്തപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അതിനനുവദിക്കാതെ അതിനെ ശൂന്യമാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത് അക്രമങ്ങളിൽ വെച്ച് ഏറ്റവും വലിയ അക്രമമാണെന്നും, അങ്ങിനെ ചെയ്യുന്ന അക്രമകാരികൾക്ക് പള്ളികളിൽ നിർഭയം പ്രവേശിക്കുവാൻ അവകാശമില്ലെന്നും ഈ വചനത്തിൽ അറിയിക്കുന്നു. ഇഹത്തിൽ അവർക്ക് അപമാനവും, പരത്തിൽ വമ്പിച്ച ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് താക്കീതും ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക പള്ളിയെമാത്രം പരമാർശിച്ചുകൊണ്ടുള്ളതല്ല ഈ വചനം. ഇതിലടങ്ങിയ ആശയം എല്ലാ പള്ളികളെ യും ബാധിക്കുന്നത് തന്നെയാണ്. അവിശ്വാസത്തിൽ സാക്ഷ്യം വഹിക്കുന്നവർക്ക് പള്ളിക ൾ പരിപാലിക്കുവാനും, സംരക്ഷിക്കുവാനും അവകാശമില്ലെന്നും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, നമസ്കാരവും, സകാത്തും നിർവ്വഹിക്കുകയും, ഭയപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമേ അതിനവകാ ശമുള്ളൂവെന്നും സൂ:തൗബ 17,18 വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. കൂടുതൽ വിവരം അവിടെവെച്ചു കാണാം. പള്ളികളെപ്പറ്റി മൊത്തത്തിലാണ് ആയത്തിൽ പ്രസ്താവിക്കുന്നതെങ്കിലും അതിന്റെ വാചകശൈലി നോക്കുമ്പോൾ പള്ളിയെ മുടക്കംചെയ്ത ഏതോ ഒരു സംഭവം നടന്നിട്ടുണ്ടെന്ന ഒരു സൂചന അതിൽ കാണാവുന്നതാണ്. ഈ സംഭവം ഏതാണെന്നുള്ളതിൽ അഭിപ്രായവ്യത്യാസം കാണാം. നബി യും സ്വഹാബികളും ഉംറഃകർമത്തെ ഉദ്ദേശിച്ചുകൊണ്ട് മദീനയിൽ നിന്ന് പുറപ്പെട്ടു മക്കാ ഹറമിനടുത്ത് ഹുദൈബിയ്യയിലെത്തിയപ്പോൾ ക്വുറൈശികൾ അവരെ തടഞ്ഞതും, അവസാനം പ്രസിദ്ധമായ ഹുദൈബിയാസന്ധി നടന്നതും, തൽക്കാലം മടങ്ങി അടുത്തകൊല്ലം ഉംറഃ കർമം നടത്തപ്പെട്ടതും ചരിത്രപ്രസിദ്ധമാണല്ലോ. ഇഹത്തിൽവെച്ച് ആ അക്രമിക ൾക്ക് അനുഭവപ്പെട്ട അപമാനവും പ്രസിദ്ധമാണ്. ഈ സംഭവമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് ചിലർ പറയുന്നത്. ക്രിസ്ത്യാനികൾ മുമ്പ് അവർക്ക് യഹൂദികളോടുള്ള വൈരാഗ്യം നിമിത്തം ബൈത്തുൽ മുക്വദ്ദസിൽ അക്രമം നടത്തുകയും, യഹൂദികളെ തടയുകയും ചെയ്കയുണ്ടായിട്ടുള്ളതിനെയാണ് സൂചിപ്പിക്കുന്നതെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഓരോ അഭി്ര പായത്തെ ക്കുറിച്ചും ചില വിമർശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതേ സമയത്ത് നടന്നുകഴിഞ്ഞ ഒരു സംഭവത്തെയല്ല അതിൽ സൂചിപ്പിക്കുന്നതെന്നും, ഭാവിയിൽ ഉണ്ടായേക്കാവു ന്ന ചില സംഭവങ്ങളെ സംബന്ധിച്ചുള്ള സൂചനയാണതിലുള്ളതെന്നും ചിലർക്കഭിപ്രായമുണ്ട്. (അല്ലാഹുവിനറിയാം) ഏതായിരുന്നാലും ല ആശയവും താൽപര്യവും വ്യക്തം തന്നെ. ചില അഭിപ്രായഭിന്നിപ്പുകളുടെ പേരിൽ, ഒരു പ്രദേശത്തുള്ള മുസ്ലിംക ളിൽ ഭൂരിപക്ഷവും സ്വാധീന ശക്തിയും ഉള്ള കക്ഷി മറ്റേ കക്ഷിയെ പള്ളികളിൽ പ്രവേശിക്കുവാൻ അനുവദിക്കാതിരിക്കുകയോ, അതിന് തടസ്സമുണ്ടാക്കി ക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ചില സംഭവങ്ങൾ ഇക്കാലത്ത് സമുദായമദ്ധ്യെ നടന്നു വരുന്നത് എല്ലാവർക്കുമറിയാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുന്ന വിഭാഗത്തോടാണ്-അവരായിരിക്കുമല്ലോ മിക്കപ്പോഴും ന്യൂനപ ക്ഷം-ഈ അക്രമം അധികവും നടത്തപ്പെടാറുള്ളത്. ഇങ്ങിനെയുള്ളവരും ഈ വചനം പ്രതേ്യകം മനസ്സിരുത്തേണ്ടതാകുന്നു.
2:115

وَلِلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ فَأَيۡنَمَا تُوَلُّواْ فَثَمَّ وَجۡهُ ٱللَّهِۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٞ

(115) അല്ലാഹുവിന്റെതാണ് ഉദയ സ്ഥാനവും, അസ്തമയസ്ഥാനവും. ആകയാൽ, നിങ്ങൾ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖം ഉണ്ടായി രിക്കും. നിശ്ചയമായും, അല്ലാഹു വിശാലനാണ്, സർവ്വജ്ഞനാണ്. (115) و َ اللهِ َّ ِ അല്ലാഹുവിനാണ് ഉദയസ്ഥാനം അസ്തമയ സ്ഥാനവും അതിനാൽ എവിടേക്ക് ت ُ و َ ل ّ ُوا നിങ്ങൾ തിരിയുന്ന (തായാലും) ف َ ث َ അപ്പോൾ അവിടെയുണ്ടായിരിക്കും اللها അല്ലാഹുവിന്റെ മുഖം َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു و َ اس ِ ع ٌ വിശാലനാകുന്നു ٌ ല ع َ ل ِ സർവ്വജ്ഞൻ ഉദയാസ്തമയ സ്ഥാനങ്ങൾ - കിഴക്കും പടിഞ്ഞാറുമെല്ലാം - അല്ലാഹുവിനാകു ന്നു. അതെ, എല്ലാ ഭാഗവും അല്ലാഹുവിന്റെ ഉടമയിലും അവന്റെ അറിവിലും നിയന്ത്രണത്തിലുമാകുന്നു. ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേക അടുപ്പവും ബന്ധവുമില്ല. അതിനാൽ, അവനു ചെയ്യുന്ന ആരാധനാ കർമങ്ങളിലും പ്രാർത്ഥനകളിലും ഇന്നഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടായെങ്കിലേ അവന്റെ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാകുകയുള്ളൂവെന്നില്ല. അവൻ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല. വിശാലനും സർവ്വജ്ഞനുമാകുന്നു. എങ്ങോട്ട് തിരിഞ്ഞു ചെയ്യുന്ന കർമവും അവന്റെ അറിവിലും ശ്രദ്ധയിലും ൾപ്പെടും എന്ന് സാരം. ഒരു പ്രത്യേക ഭാഗം ക്വിബ്ലഃയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്. നബി മക്കാജീവിതകാലത്ത് ക്വുറൈശികളുടെ പതിവനുസരിച്ച് ക്വിബ്ലഃയായി സ്വീകരിച്ചിരുന്നു. മദീനയി ൽ വന്ന ശേഷം യഹൂദികളുടെ ക്വിബ്ലഃയായിരുന്ന ബൈത്തുൽ മുക്വദ്ദസ് തിരുമേനി ക്വിബ്ലഃയായി സ്വീകരിച്ചുവന്നു. പതിനാറോ പതിനേഴോ മാസങ്ങൾക്ക് ശേഷം താഴെ വചന ങ്ങളിൽ കാണുന്ന പ്രകാരം വീണ്ടും തന്നെ തിരിഞ്ഞുകൊള്ളുവാൻ കൽപിക്കപ്പെട്ടു. ഈ മാറ്റങ്ങളെക്കുറിച്ച് യഹൂദികൾ പലതും പറഞ്ഞു പരത്തുക യും, മുസ്ലിംകൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുവാൻ അവർ അതൊരായുധമാക്കുകയും ചെയ്തു. ബൈത്തുൽ മുക്വദ്ദസിനെ ക്വിബ്ലഃയാക്കി യതിനെപ്പറ്റി അറബികളിലും മുറുമുറുപ്പുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയായിക്കൊ ണ്ടുള്ളതാണ് ഈ വചനം. اللها (നിങ്ങളെങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നിങ്ങൾ തിരിയുന്ന ഭാഗത്തായിരിക്കും അവന്റെ മുഖം സ്ഥിതിചെയ്യുന്നതെന്നോ, അവൻ എല്ലാ ഇടത്തിലും സ്ഥിതിചെയ്യുന്ന സർവ്വവ്യാപിയാണെന്നോ അല്ല. ഈ സങ്കൽപം അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലും, സൃഷ്ടികളെ കണക്കാക്കുന്ന മാനദണ്ഡംവെച്ച് അവനെ കണക്കാക്കലുമാകുന്നു الب َ ص ِ ير ُ الس َّ م ِ يع ُ (അവനെപ്പോലെ ഒരു വസ്തുവും ഇല്ല. അവനത്രെ എല്ലാം കേട്ടും കണ്ടും അറിയുന്നവൻ) അവനില്ലാത്ത ഒരു സ്ഥലവും ഒഴിവായിരിക്കുകയില്ല.( لا يخلو منه مكان ) എന്ന് ചിലർ പ്രസ്താവിച്ചു കാണുന്നതിനെപ്പറ്റി ഇബ്നുകഥീർ(റ) പറയുകയാണ്: അല്ലാഹുവിന്റെ അറിവ് എല്ലായിടത്തും ഉണ്ടെന്ന അർത്ഥത്തിലാണത് പറഞ്ഞിട്ടുള്ളതെങ്കിൽ ശരിയാണ് . അവന്റെ അറിവ് അഖിലത്തെയും വലയം ചെയ്തിരിക്കുന്നു. എനി അല്ലാഹുവിന്റെ സത്ത അവന്റെ സൃഷ്ടികളിൽ സ്ഥിതി ചെയ്യുന്നു എന്ന അർത്ഥത്തിലാണെങ്കിൽ അത് ശരിയല്ല. تعال الله عن ذلك علوا كبيرا (അല്ലാഹു അതിൽ നിന്നെല്ലാം വളരെ ഉന്നതനാകുന്നു) വാസ്തവത്തിൽ, ആ വാക്യത്തിന്റെ താൽപര്യം മനസ്സിലാക്കുവാൻ ബുദ്ധിയുള്ളവർക്ക് അതിന്റെ തൊട്ടവാചകം തന്നെ ശ്രദ്ധിച്ചാൽ മതിയാകും. അതെ, അല്ലാഹു വി ശാലനും إن الله واسع ) എന്ന അവസാന വാക്യം. അല്ലാഹുവിന്റെ മുഖം ( ِ َّ اللها അല്ലാഹുവിന്റെ കൈ ( ِ ّ اللها ُ د َ ي ) എന്നൊക്കെ ഹദീഥിലോ പ്രയോഗിച്ചു കാണുമ്പോൾ, അതിനൊന്നും സ്വന്തം വക യായി വ്യാഖ്യാനങ്ങൾ നൽകാതെ, വാക്കിന്റെ അർത്ഥം നമുക്കറിയാം-അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ എന്ന് പറയലാണ് മുൻഗാമി ( سلف ) കളായ മഹാൻമാരുടെ പതിവ്. അവരതിൽ വിശ്വസിക്കുകയും, യാഥാർത്ഥ്യം അല്ലാഹുവിനറിയാമെന്നുവെച്ച് വിട്ടേക്കുകയും ചെയ്യും. പിൻഗാമി ( خلف )കളിൽ പലരും സന്ദർഭത്തിനൊത്ത് അവക്ക് ചില വ്യാഖ്യാനം നൽകുകയാണ് പതിവ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം അല്ലാഹുവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നി ക്കുന്ന അർത്ഥം ആ വാക്കുകൾക്ക് കൽപിക്കാതിരിക്കുക എന്നുള്ളതത്രെ. കൂടുതൽ സുരക്ഷിതമായ മാർഗം മുൻഗാമികളുടെതാണ്താനും. ബാഹ്യാർത്ഥം നോക്കുമ്പോൾ സൃഷ്ടിഗുണങ്ങളോട് സാമ്യത തോന്നിക്കുന്ന ഇത്തരം വാക്കുകൾ ഉപയോഗിക്കപ്പെട്ടിട്ടുള്ള വചനങ്ങളുടെയും നബി വചനങ്ങളുടെയും ശൈലിയും സന്ദർഭവും പരിശോധിച്ചാൽ തന്നെ-ഒരു പക്ഷേ വാക്ക് രൂപത്തി ൽ നിർവ്വഹിക്കുവാൻ വിഷമമുണ്ടാകാമെങ്കിൽപോലും-അവയുടെ സാരം ണന്ന് ഏറെക്കുറെ ഓരോരുത്തർക്കും അവരവരുടെ സ്ഥിതിക്കനുസരിച്ച് മനസ്സിലാക്കാ വുന്നതുമായിരിക്കും. ومن الله التوفيق
2:116–117

وَقَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ بَل لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ

بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

(116) അവർ പറയുന്നു : അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്! (ഹാ!) അവൻ മഹാ പരിശുദ്ധൻ! (അങ്ങിനെയല്ല;) പക്ഷേ, അവന്നത്രെ ആകാശ ങ്ങളിലും ഭൂമിയിലുമുള്ളത് (ഒക്കെ യും) എല്ലാവരും അവന്ന് കീഴൊ തുങ്ങിയവരാണ്. (117) ആകാശങ്ങളെയും, ഭൂമിയെയും മാതൃകയില്ലാതെ നിർമിച്ചവനത്രെ (അവൻ). അവൻ ഒരു കാര്യം (വേണമെന്ന്) തീരുമാനിച്ചാൽ, "ഉണ്ടാകുക' എന്ന് അതിനോട് പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്. (116) അവർ പറയുന്നു ات َّ خ َ ذ َ സ്വീകരിച്ചു ُ َّ اللها അല്ലാഹു ا ً َ ˆ َ و സന്താനം അവൻ പരിശുദ്ധൻ ب َ ل ْ പക്ഷേ, എന്നാൽ ُ َ ഖ അവന്നാണ് الس ആകാശങ്ങളിലുള്ളത് و َ الأر ْ ض ِ ഭൂമിയിലും എല്ലാം അവന് ق َ ان ِ ت ُ കീഴ്പ്പെട്ടവരാണ്. (117) ب َ د ِ يع ُ മാതൃകയില്ലാതെ നിർമിച്ചവൻ الس ആകാശങ്ങളെ و َ الأر ْ ض ِ ഭൂമിയെയും അവൻ തീരുമാനിച്ചാൽ أ َ م ْ رًا ഒരു കാര്യം എന്നാൽ അവൻ പറയുകയേയുള്ളൂ ُ َ ഖ അതിനോട് ك ُ ن ْ ഉണ്ടാവുക അപ്പോഴതുണ്ടാകുന്നു. അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്ന കക്ഷികൾ പലതുണ്ട്. മുൻപന്തിയി ൽ നിൽക്കുന്നത് ക്രിസ്ത്യാനികളാണെന്ന് പറയാം. ക്രിസ്തീയ മതത്തിന്റെ ത റക്കല്ലുതന്നെ ഈസാ (അ) ദൈവപുത്രനാണെന്നുള്ളതാണ്. ഉസൈർ (അ) ( عزير ) അല്ലാഹുവിന്റെ പുത്രനാണെന്ന് യഹൂദികൾക്കും മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് അറബിമുശ്രിക്കുകൾക്കും വാദമുണ്ട്. ഇതുപോലെ ഹിന്ദുമതക്കാരും മറ്റും ചില വ്യക്തികളെക്കുറിച്ച് ദൈവ സന്താനങ്ങളെന്നു സങ്കൽപിച്ചുവരുന്നു. ഈ വാദത്തെപ്പ റ്റി ഈ വചനത്തിലുള്ളതിനെക്കാൾ വളരെ അമർഷവും, ഗൗരവവും നിറഞ്ഞവാക്കുകളി ൽ പലേടത്തും അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് കാണാം. അല്ലാഹുവിന്റെ മഹിതമഹത്വത്തിനും, പരമ പരിശുദ്ധതക്കും നിരക്കാത്തതും, അവന് യറെ ക്രോധകരവുമായ ഈ വാദമുന്നയിക്കുന്നവരുടെ മേൽ, ഈ ലോകത്ത് വെച്ചുതന്നെ അവൻ ശിക്ഷാനടപടി എടുക്കാത്തത് അവന്റെ കാരുണ്യവിശാലതതന്നെ. അത് സൂചിപ്പിച്ചുകൊണ്ടായിരിക്കാം ഈ വാദത്തെപ്പറ്റി പ്രസ്താവിക്കുന്ന പലേടത്തും (19:88, 91:92, 21:26, 43:17,81) അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളിൽെ വച്ചു വളരെ പ്രാധാന്യം അർഹിക്കുന്ന പരമകാരുണികൻ ( ْ َ ن ശ الر ّ َ ) എന്ന നാമം ഉപയോഗിച്ചു കാണുന്നത്. ملعأ اللهاو തികച്ചും നീചവും നികൃഷ്ടവുമായ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന നാലഞ്ച് യാഥാർത്ഥ്യങ്ങൾ അല്ലാഹു ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. (1) (അവൻ മഹാപരിശുദ്ധൻ!) എന്നുള്ളത് തന്നെ. അൽഭുതത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണിതെന്നുള്ളതിനുപുറമെ, അതിലടങ്ങിയ ആശയവിശാലത നോക്കുമ്പോൾ ഈ വാദത്തിന്റെ മറ്റു ഖണ്ഡനങ്ങളെല്ലാം അതിൽ ഒതുങ്ങിയിരിക്കുന്ന ത് കാണാം. സൃഷ്ടിഗുണങ്ങളിൽ നിന്നെല്ലാം പരമ പരിശുദ്ധനും എല്ലാ ഉൽകൃ ഷ്ട ഗുണങ്ങളിലും പരിപൂർണനും പരമോന്നതനുമാണ് അവൻ എന്നിരിക്കെ, സൃഷ്ടികളെപ്പോലെ അവന്ന് മക്കളുണ്ടാകുന്നത് എങ്ങിനെയാണ് എന്നു താ ൽപര്യം (2) ُ َ ഖ و َ الأر ْ ض ِ الس (ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്) എല്ലാം അവൻ സൃഷ്ടിച്ചത്. അവന്റെ ഉടമയിൽ, അവന്റെ നിയന്ത്രണവും അധികാരവുമനുസരിച്ച് നിലകൊള്ളുന്നത്. അതിലൊന്നും അവന് ഇണയോ, തുണയോ, സഹായികളോ, പങ്കുകാരോ ഇല്ല. ഈസായോ, ഉസൈറോ, മലക്കുകളോ, "ദേവീദേവൻമാരോ' എന്ന് വേണ്ട ഒരൊറ്റ വസ്തുവും-ഇതിൽ നിന്ന് ഒഴിവല്ല. എന്നിരിക്കെ, അവന്റെ സൃഷ്ടികളിൽ ചിലത് എങ്ങിനെ അവന്റെ സന്താനങ്ങളാകും?! (അവന് എങ്ങിനെ സന്താനമു ണ്ടാകും?! അവന് ഒരു തുണയുമില്ല; എല്ലാറ്റിനെയും അവൻ സൃഷ്ടിക്കുക യും ചെയ്തിരിക്കുന്നു; അവനാകട്ടെ, എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനു മാകുന്നു എന്നിരിക്കെ! (എല്ലാവരും അവന് കീഴൊതുങ്ങിയവരാണ്)എല്ലാവരും അവൻ നിശ്ചയിച്ച നിയമവ്യവസ്ഥകൾക്കും, പ്രകൃതിചട്ടങ്ങൾക്കും, അവന്റെ ഉദ്ദേശ്യങ്ങൾക്കും വിധേയരാണ്. എന്നിരിക്കെ ചിലർമാത്രം അതിൽ നിന്ന് ഒഴിവായി അവന്റെ സന്തതിസ്ഥാനത്തേക്കും അവന്റെ തുല്യതയിലേക്കും എങ്ങിനെ എത്തിച്ചേരുന്നു മക്കൾ മാതാപിതാക്കളുടെ വർഗസ്വഭാവത്തോട് കൂടിയവരായിരിക്കുമല്ലോ. ഇവിടെയാണങ്കിൽ വർഗമെന്നൊന്നില്ലതാനും. (4) و َ الأر ْ ض ِ الس (ആകാശ ഭൂമികളെ മാതൃകകൂടാതെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ) അതെ, മറ്റൊരു മാതൃകയില്ലാതെ, ശുദ്ധശൂന്യതയിൽ നിന്ന് അവൻ സൃഷ്ടിച്ചുണ്ടാക്കി. എല്ലാം അവൻ നിർമിച്ചുണ്ടാക്കിയതല്ലാതെ അവനിൽനിന്ന് ജനിച്ചതായി ഒന്നുമില്ല. അവൻ മറ്റൊന്നിൽ നിന്ന് ജനിച്ചതുമല്ല. അവന് തു ല്യമായി ? അതുമില്ല (5) الخ أ َ م ْ رًا (അവൻ ഒരു കാര്യം തീരുമാനിച്ചാൽ "ഉണ്ടാകുക' എന്ന് അതിനോട് പറയുകയേ വേണ്ടൂ. അതുണ്ടാകുന്നതാണ്) ചെറുതും വലുതും ജീവിയും നിർജ്ജീവിയുമെല്ലാം ഇതിൽ സമമാണ്. എന്നിരിക്കെ ചിലരെ അതിൽ അവർ അവന്റെ സന്താനങ്ങളായി അസ്തിത്വം പൂണ്ടവരാണെന്ന് പറയുന്നതിന് ഒരു ന്യായവുമില്ല. ഈ യാഥാർത്ഥ്യങ്ങളുടെ നേരെയെല്ലാം കണ്ണടച്ചുകൊണ്ട് അല്ലാഹുവിന് വാദിക്കുന്നത് അല്ലാഹുവിനെ പഴിക്കലും, അവന്റെ പരമോന്ന തയും പരമപരിശുദ്ധതയും ഇടിച്ചുതാഴ്ത്തലുമല്ലാതെ മറ്റെന്താണ് നബി പ്രസ്താവിച്ചതായി (റ) ഉദ്ധരിക്കുന്നു : അല്ലാഹു പറയുന്നു : "ആദമിന്റെ മകൻ (മനുഷ്യൻ) എന്നെ കളവാക്കി. അവനത് പാടില്ലായിരുന്നു. അവൻ എന്നെ പഴിപറയുകയും ചെയ്തു. അതും അവന് പാടില്ലായിരുന്നു. അവൻ എന്നെ കളവാക്കിയതെന്തെന്നുവെച്ചാൽ, അവൻ (ആദ്യം) ഉണ്ടായിരുന്നത് പോലെ എനി ക്കവനെ (രണ്ടാമത്) മടക്കിക്കൊണ്ടുവരുവാൻ കഴിയുകയില്ലെന്ന് അവൻ പറയുന്നതാണ് . അവൻ എന്നെ പഴിപറഞ്ഞതാകട്ടെ, എനിക്ക് അവൻ പറയുന്നതാണ്. ഒരു തുണക്കാരിയെയോ സന്താനത്തെയോ സ്വീകരിക്കുന്നതിൽ നിന്നും ഞാനെത്രയോ പരിശുദ്ധൻ !(ബുഖാരി) വേറൊരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു : സ്വൈര്യം കെട്ടവാക്കുകൾ കേട്ടിട്ട് അതിനെപ്പററി (നടപടി എടുക്കാതെ) അല്ലാഹുവിനെക്കാൾ ക്ഷമിച്ചിരിക്കുന്നവർ വേറെ ഒരാളും തന്നെയില്ല. അവർ (അവിശ്വാസികൾ) അവന് സന്താനത്തെ ആരോപിക്കുന്നു. അവനാകട്ടെ, അവർക്ക് ആഹാരം നൽകുകയും, ആരോഗ്യം നൽകുകയും ചെയ്യുന്നു (ബു; മു.)
2:118

وَقَالَ ٱلَّذِينَ لَا يَعۡلَمُونَ لَوۡلَا يُكَلِّمُنَا ٱللَّهُ أَوۡ تَأۡتِينَآ ءَايَةٞۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبۡلِهِم مِّثۡلَ قَوۡلِهِمۡۘ تَشَٰبَهَتۡ قُلُوبُهُمۡۗ قَدۡ بَيَّنَّا ٱلۡأٓيَٰتِ لِقَوۡمٖ يُوقِنُونَ

(118) അറിഞ്ഞുകൂടാത്തവർ പറയുന്നു: അല്ലാഹു ഞങ്ങളോട് സംസാരിക്കുകയോ അല്ലെങ്കിൽ ഞങ്ങൾക്ക് വല്ല ദൃഷ്ടാന്തവും വരുകയോ ചെയ്തുകൂടേ?! ധ എന്ത് കൊണ്ട് അതൊന്നും ഉണ്ടാകുന്നില്ല! പ അതുപോലെ, ഇവർ പറഞ്ഞതു മുമ്പുള്ള വരും പറഞ്ഞിരിക്കുന്നു ! അവരുടെ (ഇരുകൂട്ടരുടെയും) ഹൃദയങ്ങൾ പരസ്പരം സാദൃശ്യ മായിരിക്കുകയാണ്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് നാം ദൃഷ്ടാന്തങ്ങൾ വ്യക്തമായി വിവരിച്ചിട്ടുണ്ട്. (118) َ لا َ ق َ و പറയുന്നു َّ ِ ين َ /ا യാതൊരു കൂട്ടർ അവർ അറിയുകയില്ല ل َ و ْ لا ആയിക്കൂടേ, എന്തുകൊണ്ടില്ല ഞങ്ങളോട് (നമ്മോട്)സംസാരിക്കും ُ َّ اللها അല്ലാഹു അല്ലെങ്കിൽ നമുക്ക് (ഞങ്ങൾക്ക്)വരും آي َ ة ٌ വല്ല ദൃഷ്ടാന്തവും അപ്പോലെ, അതുപ്രകാരം യാതൊരുകൂട്ടർ പറഞ്ഞു ഇവരുടെ മുമ്പുള്ള ഇവരുടെ വാക്ക്പോലെ പരസ്പരം സാദൃശ്യമായിരിക്കുന്നു അവരുടെ ഹൃദയങ്ങൾ നാം വിവരിച്ചിട്ടുണ്ട്, വ്യക്തമാക്കിയിട്ടുണ്ട് الآي َ ات ِ ദൃഷ്ടാന്തങ്ങളെ ഒരു ജനതക്ക് അവർ ദൃഢമായി വിശ്വസിക്കുന്നു. ّ َ ِ ين َ/ي (അറിയാത്തവർ) എന്ന് പറഞ്ഞത് അറബി മുശ്രിക്കു കളെപ്പറ്റിയാകുന്നു. അവർ വേദഗ്രന്ഥങ്ങളെപ്പറ്റി അറിഞ്ഞുകൂടാത്തവരാണല്ലോ. വിഡ്ഢികൾ എന്ന ഉദ്ദേശ്യത്തിലും ആയിക്കൂടാ എന്നില്ല. മുഹമ്മദേ, നീ പറയുന്നതൊക്കെ സത്യമാണെങ്കിൽ, എന്തുകൊണ്ട് അത് ഞങ്ങളോട് നേരിട്ട് അല്ലാഹുവിന് പറഞ്ഞുകൂടാ എന്തുകൊണ്ട് അത് നിന്റെ മാദ്ധ്യമത്തോട് കൂടിത്തന്നെ ആവണം?! അല്ലെങ്കിൽ, ഞങ്ങൾ നിന്നെ വിശ്വസിക്കുവാൻ നിർബ്ബന്ധിതരാകത്തക്കവണ്ണം വല്ല പ്രത്യക്ഷ ദൃഷ്ടാന്തവും എന്തുകൊണ്ട് ഞങ്ങൾക്ക് കാട്ടിത്തന്നുകൂടാ അല്ലാഹുവിന് അതിന് കഴിവില്ലേ?! എന്നൊക്കെ അവർ നബി യോട് പറഞ്ഞിരുന്നു. ഇതിന് അല്ലാഹു നൽകിയ മറുപടിയുടെ സാരം ഇതാണ് : "ഇത്തരം ആവശ്യങ്ങൾ പുറപ്പെടുവിക്കുന്നത് ഇവർ ആദ്യമായിട്ടല്ല. മുമ്പും പലരും - ല്യരും മറ്റും-അവരവരുടെ നബിമാരോട് ഇങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ട്. ദുർവ്വാശി, സത്യനിഷേധം, ധിക്കാരം ആദിയായവയിൽ എല്ലാവരുടെയും മനഃസ്ഥിതി രേ പ്രകാരത്തിലാണുള്ളത്. ദൃഷ്ടാന്തങ്ങളും തെളിവുകളും കണ്ടുസംശയം തീർ ക്കുകയോ, സത്യംഗ്രഹിക്കുകയോ അല്ല അവരുടെയൊന്നും ഉദ്ദേശ്യം. ണങ്കിൽ, വേണ്ടത്ര ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളും അവർക്ക് നൽകിക്കഴിഞ്ഞിട്ടുണ്ട്. എനി പുതുതായി ഒന്നിന്റെയും ആവശ്യമില്ല. അവർ ദൃഷ്ടാന്തം ആവശ്യപ്പെട്ടതിനുള്ള മറുപടിയേ ഈ വചനത്തിൽ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അല്ലാഹു അവരോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് മറുപടിയായി ഒന്നും അല്ലാഹു പറഞ്ഞിട്ടില്ല. യാതൊരു മറുപടിയും അർ ഹിക്കാത്തവിധം ഒരാവശ്യമായതുകൊണ്ട് അല്ലാഹു അതി നെ അവഗണിച്ചുകളഞ്ഞിരിക്കുകയാണ്. ഇതേമാതിരിയുള്ള അവരുടെ വേറെ ചില ആവശ്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് സൂറത്തുൽ ഫുർക്വാനിൽ അല്ലാഹു പറയുന്നു: (സാരം: നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവർ പറയുന്നു : നമ്മുടെ മേൽ മലക്കുകൾ ഇറക്കപ്പെടുകയോ, അല്ലെങ്കിൽ നമ്മുടെ റബ്ബിനെ നാം കാണുകയോ ചെയ്തുകൂടേ എന്ന.് തീർച്ചയായും അവർ തങ്ങളുടെ മനസ്സിൽ ഗർവ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുക യും ചെയ്തിരിക്കുകയാണ് ! (ഫുർക്വാൻ :21)
2:119

إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۖ وَلَا تُسۡـَٔلُ عَنۡ أَصۡحَٰبِ ٱلۡجَحِيمِ

(119) നിശ്ചയമായും, നിന്നെ നാം സന്തോഷവാർത്ത അറിയിക്കുന്നവ നും, താക്കീതു നൽകുന്നവനുമായി ക്കൊണ്ട് യഥാർത്ഥവുമായി അയച്ചി രിക്കുകയാണ്. കത്തിജ്ജ്വലിക്കുന്ന നരക ത്തിന്റെ ആൾക്കാരെപ്പറ്റി നീ ചോദിക്കപ്പെടുകയില്ല. (119) നിശ്ചയമായും നാം നിന്നെ അയച്ചു യഥാർത്ഥവുമായി സന്തോഷമറിയിക്കുന്നവനായി و َ ن َ ذ ِ يرًا താക്കീത്കാരനായും ചോദിക്കപ്പെടുകയുമില്ല ആൾക്കാരെപ്പറ്റി കത്തിജ്ജ്വലിക്കുന്നതിന്റെ (നരകത്തിന്റെ) പ്രവാചകൻമാരുടെ പ്രബോധനത്തിന്റെ രണ്ട് വശങ്ങളാണ് സന്തോഷവാർത്ത അറിയിക്കലും ഭയവാർത്ത അറിയിക്കലും. അതായത്, സത്യവും നേർമാർഗവും വിവരിച്ചുകൊടുക്കുന്നതോടൊപ്പം അതിനാൽ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങെ ളയും പുണ്യഫലങ്ങളെയും കുറിച്ചുള്ള സുവിശേഷ വാർത്തകൾ അറിയിച്ചുകൊടുക്കലും, അസത്യവും ദുർമാർഗവും വിവരിച്ചുകൊടുത്തുകൊണ്ട് അതിനാൽ നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകളെയും ശിക്ഷകളെയും കുറിച്ച് മുന്നറിയിപ്പും താക്കീതും ന ൽകലും. ഇതാണ് പ്രവാചകൻമാരുടെ ചുമതല. അതോടെ അവരുടെ കർത്തവ്യം നി റവേറുന്നു. സത്യം സ്വീകരിക്കുന്നതും, അസത്യം നിരാകരിക്കുന്നതും ഓരോ വ്യക്തിയു ടെയും കടമയാകുന്നു. നബിമാർക്കതിൽ ബാധ്യതയില്ല. എന്തുകൊണ്ട് ഇന്നിന്നവർ വിശ്വസിച്ചില്ല, അല്ലെങ്കിൽ സൻമാർഗിയായില്ല എന്ന് അവരോട് ചോദിക്കപ്പെടുകയില്ല. അല്ലാ ഹു പറയുന്നു: الرعد : "പ്രബോധനം മാത്രമാണ് നിന്റെ ബാധ്യത, വിചാരണ നമ്മുടെ ബാധ്യതയാണ്' എന്ന് സാരം.
2:120–121

وَلَن تَرۡضَىٰ عَنكَ ٱلۡيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ ٱلَّذِي جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَتۡلُونَهُۥ حَقَّ تِلَاوَتِهِۦٓ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۗ وَمَن يَكۡفُرۡ بِهِۦ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

(120) യഹൂദികളാകട്ടെ, നസ്റാ നി (ക്രിസ്ത്യാനി) കളാകട്ടെ, അവരുടെ (നടപടി) മാർഗത്തെ നീ പിൻപറ്റുന്നത് വരെയും നിന്നെ പറയുക: "നിശ്ചയമായും അല്ലാഹുവിന്റെ മാർഗദർശനമത്രെ മാർഗദർശനം.' നീ(എങ്ങാനും) അറിവിൽനിന്നും നിനക്ക് വന്ന കിട്ടിയതിന് ശേഷം, അവരുടെ ഇച്ഛകളെ പിൻപറ്റി യെങ്കിൽ. നിനക്ക് അല്ലാഹുവിങ്കൽ നിന്ന് യാതൊരു രക്ഷകനുമില്ല; യാതൊരു സഹായകനുമില്ല. (121) യാതൊരുകൂട്ടർ, അവർക്ക് നാം വേദഗ്രന്ഥം നൽകി അവരത് പാരായണമുറപ്രകാരം പാരായണം ചെയ്തു വരുന്നുവോ, അക്കൂട്ടർ അതിൽ വിശ്വസിക്കുന്നതാണ്. ആർ അതിൽ അവിശ്വസിക്കുന്നുവോ, അക്കൂട്ടർതന്നെയാണ് നഷ്ടക്കാർ. (120) തൃപ്തിപ്പെടുകയില്ല തന്നെ ع َ ن ْ ك َ നിന്നെക്കുറിച്ച് യഹൂദികൾ الن ക്രിസ്ത്യാനികളും ഇല്ല പിൻപററുവോളം അവരുടെ മാർഗത്തെ, നടപടിക്രമത്തെ, മതത്തെ ق ُ ل ْ നീ പറയുക اللها നിശ്ചയമായും അല്ലാഹുവിന്റെ മാർഗദർശനം അതത്രെ മാർഗദർശനം പിൻപറ്റിയെങ്കിൽ അവരുടെ ഇച്ഛകളെ َ/ا യാതൊന്നിന്ശേഷം ج َ اء َ ك َ നിനക്ക് വന്നിരിക്കുന്നു അറിവിൽ നിന്നും നിനക്കില്ല َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് ഒരു ബന്ധുവും (രക്ഷകനും) രക്ഷാധികാരിയും ഒരു സഹായകനുമില്ല (121) ّ َ ِ ين َ/ا യാതൊരുകൂട്ടർ മآت َ ي ْ ن َ ا അവർക്ക് നാം നൽകിയിരിക്കുന്നു (വേദ)ഗ്രന്ഥം അതവർ പാരായണം ചെയ്യുന്ന നിലയിൽ ت ِ لاو അതിനെ ഓതുന്ന (പാരായണം ചെയ്യുന്ന) മുറപ്രകാരം അക്കൂട്ടർ അതിൽ വിശ്വസിക്കും و َ م َ ن ْ ആരെങ്കിലും, വല്ലവരും അതിൽ അവിശ്വസിക്കുന്ന(തായാൽ) എന്നാൽ അക്കൂട്ടർ മ അവർ (തന്നെ) നഷ്ടക്കാർ യഹൂദികളും ക്രിസ്ത്യാനികളും വേദക്കാരായിരുന്നിട്ടും നബി യിൽ വിശ്വസിക്കാത്തത് അവിടുത്തെ സത്യതയിൽ അവർക്ക് സംശയമുള്ളതുകൊണ്ടല്ല. തെളിവ് പോരാത്തതുകൊണ്ടുമല്ല. അവർ സ്വീകരിച്ചുവരുന്ന നടപടി മാർഗ ങ്ങൾ നബി കാരണം കൊണ്ടാണ്. നബി അവയെ പിൻപറ്റാത്ത കാലത്തോളം അവർ നബി യെക്കുറിച്ച് തൃപ്തിപ്പെടുവാനും പോകുന്നില്ല. അതിനാൽ അവർ വിശ്വസിക്കാത്തതിൽ പരിഭവമോ വ്യസനമോ വേണ്ടതില്ല എന്ന് അല്ലാഹു നബി യെ സമാധാ നിപ്പിക്കുന്നു. ക്വത്താദഃ(റ) ചൂണ്ടിക്കാട്ടിയതുപോലെ സത്യത്തി നും തെളിവിനും വില കൽപിക്കാത്ത ദുർമാർഗികളുമായി വാഗ്വാദം മ്പാൾ സത്യവിശ്വാസികൾക്ക് അവർക്കെതിരെ സമർപ്പിക്കുവാനുള്ള ഒരന്തിമ ന്യായം അല്ലാഹു നബി പഠിപ്പിക്കുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാർഗദർശനമാണ് اللها എന്ന വാക്യത്തിൽ കാണുന്നത്. അതായത് ശരിയായ മാർഗം ഏതാണെന്ന് കാണിച്ചു തരുന്നത് അല്ലാഹുവാണ്. അവന്റെ മാർഗദർശനമാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്. അതുവിട്ട് മറ്റൊരു മാ ർഗദർശനം സ്വീകരിക്കുവാൻ ഞാൻ ആളല്ല. എന്നെക്കുറിച്ച് അങ്ങിനെയൊരു പ്രതീക്ഷ നിങ്ങ ൾ വെച്ചുകൊണ്ടിരിക്കുകയും വേണ്ടാ എന്ന് സാരം. വേദക്കാരുടെയെന്നല്ല, ആരുടെയും തന്നെ ഇച്ഛക്കോ, തന്നിഷ്ടത്തിനോ നബി വഴങ്ങുകയില്ലെന്ന് തീർച്ചയാണ്. എന്നിരിക്കെ, അവരുടെ ഇച്ഛകളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ, അല്ലാഹുവിങ്കൽ നിന്ന് യാതൊരു രക്ഷകനോ, സഹാ യകനോ, ഉണ്ടായിരിക്കുകയില്ല എന്നിങ്ങിനെ കഠിനസ്വരത്തിലുള്ള ഒരു താക്കീതിന്റെ ആവശ്യമെന്താണെന്ന് വല്ലവർക്കും സംശയം തോന്നിയേക്കാം. നബി നിങ്ങളുടെ ഇച്ഛക്ക് വഴിപ്പെടുമെന്നുള്ള വ്യാമോഹം നിങ്ങൾക്ക് വേണ്ടാ എന്ന് വേദക്കാരെ നിരാശപ്പെടുത്തലും, അറിഞ്ഞോ അറിയാതെയോ ആരെങ്കിലും അവരുടെ വല യിൽ അകപ്പെട്ടുപോകുന്നത് ഗൗരവപൂർവ്വം സൂക്ഷിക്കണമെന്ന് സത്യവിശ്വാസികൾക്കുള്ള താക്കീതുമാണ് അതിന്റെ താൽപര്യം. 121--ാം വചനത്തിനു രണ്ടുമൂന്നു പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെ ടാവുന്നതാണ്. (1) ഒരു വേദഗ്രന്ഥം ലഭിച്ചിട്ടുള്ളവർ ആ ഗ്രന്ഥം മുറപ്രകാരം പാരായണം ചെയ്യുന്ന പക്ഷം, അവരതിൽ ശരിക്കും വിശ്വസിക്കാതിരിക്കുകയില്ല. ഈ വ്യാ ഖ്യാന പ്രകാരം തൗറാത്തും അടക്കം എല്ലാ വേദഗ്രന്ഥങ്ങളും, അതതിന്റെ അനുയായികളും ഇതിൽ ഉൾപ്പെടുന്നു. (2) വേദക്കാർ അവരുടെ ഗ്രന്ഥം വേണ്ടതുപോലെ പാരായണം ചെയ്യുന്ന പക്ഷം അവർ തന്നെ ചെയ്യും. കാരണം നബി യെക്കുറിച്ചുള്ള പല പ്രവചനങ്ങളും ആ ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ. (3) ഈ ഗ്രന്ഥം ശരിക്കും പാരായണം ചെയ്യുന്നവർ നബി യിലും അചഞ്ചലമായി വിശ്വസിക്കാതിരിക്കുകയില്ല. പാരായ ണം അതിന്റെ മുറപ്രകാരമല്ലാതിരിക്കുന്ന പക്ഷം വിശ്വാസം നാമമാത്രമായിരിക്കയും ചെ യ്യും. (ഗ്രന്ഥം) കൊണ്ടും ب ِ ه ِ (അതിൽ) എന്നതിലെ സർവ്വനാമം കൊണ്ടുമുള്ള വിവക്ഷ നിർണയിക്കുന്നതിലുള്ള വ്യത്യസ്ത സാധ്യതകളാണ് ഈ വ്യാഖ്യാനങ്ങൾ കാരണം. തത്വത്തിൽ മൂന്നും എതിരല്ലതാനും. എങ്കിലും രണ്ടാമത്തെ വ്യാഖ്യാനത്തിനാണ് മുൻതൂക്കം കാണുന്നത്. മുറപ്രകാരമായിരിക്കുക എന്ന്പറഞ്ഞത് വളരെ ശ്രദ്ധാർഹമാകുന്നു. വേദഗ്രന്ഥമായി അംഗീകരിച്ച മുസ്ലിംകൾ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്ലിം സമുദായത്തെ ബാധിച് ചുകൊണ്ടിരിക്കുന്നതും, കാലംചെല്ലുംതോറും അവരിൽ എല്ലാ അധഃപതനങ്ങൾക്കും കാരണം, മുസ്ലിംകൾ പാരായണം ചെയ്യാത്തതല്ല; അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അർത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തി ച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സ കല നൻമക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്റെ വിധി വിലക്കുകളും ഉപദേശനിർദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂർണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. ന്റ നേർക്കുനേരെയുള്ള ആശയങ്ങൾക്കുമുമ്പിൽ സ്വന്തം താൽപര്യങ്ങളും അഭിപ്രായ ങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ് ദാനങ്ങളിൽ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നുംകൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം പാരായണം ചെയ്യേണ്ടത്. വിഭാഗം - 15
2:122–123

يَٰبَنِيٓ إِسۡرَـٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ

وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا عَدۡلٞ وَلَا تَنفَعُهَا شَفَٰعَةٞ وَلَا هُمۡ يُنصَرُونَ

(122) ഹേ, സന്തതി കളേ, ഞാൻ നിങ്ങൾക്ക് ചെയ്തുത ന്നിട്ടുള്ള എന്റെ അനുഗ്രഹം നിങ്ങൾ ഓർക്കുവിൻ, ഞാൻ നിങ്ങളെ (മറ്റുള്ള) ലോകരെക്കാൾ ശ്രേഷ്ഠരാ ക്കിയതും (ഓർക്കുവിൻ). (123) ഒരു (വമ്പിച്ച) ദിവസത്തെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യു വിൻ: (അന്ന്) ഒരു ദേഹവും ഒരു ദേഹ ത്തിനും (ഒരാൾ ഒരാൾക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതിൽ (ഒരാ ളിൽ) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്ക പ്പെടുകയുമില്ല; അതിന് (ഒരാൾക്കും) ഒരു ശുപാർശയും പ്രയോജനം ചെയ്കയുമില്ല. അവർ സഹായിക്ക പ്പെടുകയുമില്ല. (അങ്ങി നെയുള്ള ഒരു ദിവസം) (122) സന്തതികളേ നിങ്ങൾ ഓർക്കുവിൻ എന്റെ അനുഗ്രഹം ഞാൻ അനുഗ്രഹം ചെയ്തതായ നിങ്ങൾക്ക് ഞാൻ (ആകുന്നു) എന്നും നിങ്ങളെ ശ്രേഷ്ഠരാക്കി(എന്നും) ലോകരെക്കാൾ (123) നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ ഒരു ദിവസത്തെ ഉപകരിക്കുക(പ്രതിഫലം നൽകുക)യില്ല ن َ ف ْ س ٌ ഒരു ദേഹവും, ആത്മാവും, വ്യക്തിയും ഒരു ദേഹത്തിനും യാതൊന്നും (ഒട്ടും) സ്വീകരിക്കപ്പെടുകയുമില്ല ْ َ ا م ِ അതിൽനിന്ന് ع َ د ْ ل ٌ സമാനമായത്, പ്രായശ്ചിത്തം, തെണ്ടം അതിന് പ്രയോജനപ്പെടുകയുമില്ല ഒരു ശുപാർശയും ُ ْ و َ لا മ അവർ ഇല്ലതാനും സഹായിക്കപ്പെടും ഏറെക്കുറെ ഇതേപ്രകാരത്തിലുള്ള രണ്ട് വചനങ്ങൾ (47 ലും 48 ലുമായി)മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവയുടെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ച കാര്യങ്ങൾ വിടെയും ഓർക്കുക. അവരെ അഭിമുഖീകരിച്ചുകൊണ്ടും പലതും പ്രസ്താവിച്ച ശേഷം, അല്ലാഹു അവർക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങൾ ഓർത്തുകൊണ്ട് അവർ സത്യവിശ്വാസത്തിലേക്ക് മടങ്ങുവാനും, ഇല്ലാത്തപക്ഷം നേരിടുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർ ജാഗരൂകരായിക്കുവാനും വീണ്ടും ആവർത്തിച്ചുണർത്തുകയാണ്. വേദക്കാരെ സംബന്ധിച്ചുള്ള ദീർഘമായ പ്രസ്താവ നകൾക്കിടയിലൂടെ അറബി മുശ്രിക്കുകളെ സംബന്ധിച്ചും ചിലതെല്ലാം പ്രസ്താവിക്കുകയുണ്ടായി. രണ്ടുകൂട്ടരുടെയും വംശപിതാവും, എല്ലാവരും അഭിമാനപൂർവ്വം ബഹുമാ നിച്ചാ ദരിച്ചുവരുന്ന പ്രവാചകവര്യനും തൗഹീദിന്റെ പ്രബോധന ചരിത്രത്തിൽ ഏറ്റ വുമധികം ത്യാഗംവരിച്ച മഹാനുഭാവനുമായ ഇബ്റാഹീം നബി (അ) യെ സംബന്ധിച്ച ചില പരാമർശങ്ങളാണ് അടുത്ത വചനങ്ങളിൽ വരുന്നത്. അദ്ദേഹത്തിന്റെ ഒരു പുത്രനാ യ ഇസ്ഹാക്വ് (അ) ന്റെ സന്താനപരമ്പരയാണ് യഹൂദികളും ക്രിസ്ത്യാനികളും അടങ്ങുന്ന മറ്റൊരു പുത്രനായ (അ)ന്റെ സന്താനപരമ്പരയാണ് അറബികൾ. ഓരോ വിഭാഗക്കാരും തങ്ങൾ ഇബ്റാഹീം നബി (അ) യുടെ മാർഗം സ്വീകരിച്ചു വരുന്നവരാണെന്നാണ് വാദിക്കുന്നതും. ആ നിലക്ക് ഇബ്റാഹീം നബി (അ) യുടെ യഥാർത്ഥ സ്ഥിതി ഇന്നതാണെന്ന് വ്യക്തമായിക്കഴിഞ്ഞാൽ ഇരുകൂട്ടരും തങ്ങ ളിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ തിരുത്തുവാൻ ബാധ്യസ്ഥരാണല്ലോ. അല്ലാഹു പറയുന്നു:
2:124

۞وَإِذِ ٱبۡتَلَىٰٓ إِبۡرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٖ فَأَتَمَّهُنَّۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامٗاۖ قَالَ وَمِن ذُرِّيَّتِيۖ قَالَ لَا يَنَالُ عَهۡدِي ٱلظَّـٰلِمِينَ

(124) ഇബ്റാഹീമിനെ അദ്ദേഹ ത്തിന്റെ റബ്ബ് ചില വാക്കുകൾ (കൽപനകൾ) മൂലം പരീക്ഷണം നടത്തിയ സന്ദർഭം (ഓർക്കുക) എന്നിട്ട്, അദ്ദേഹം അവ പൂർത്തി യാക്കി (നിർവ്വഹിച്ചു). "ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാ ക്കുകയാണ്' അദ്ദേഹം പറഞ്ഞു: "എന്റെ സന്തതികളിൽ നിന്നും (നേതാക്കളെ) ഉണ്ടാക്കേണമേ അവൻ പറഞ്ഞു : "എന്റെ കരാറ് (അഥവാ വാഗ്ദത്തം) അക്രമികൾക്ക് ബാധകമാകുകയില്ല.' (124) പരീക്ഷണം ചെയ്ത സന്ദർഭം ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില വാക്കുകൾ മൂലം എന്നിട്ട് അവയെ അദ്ദേഹം പൂർത്തിയാക്കി َ لا َ ق അവൻ പറഞ്ഞു നിശ്ചയമായും ഞാൻ നിന്നെ ആക്കുന്നവനാണ് മനുഷ്യർക്ക് നേതാവ് , മുമ്പൻ َ لا َ ق അദ്ദേഹം പറഞ്ഞു എന്റെ സന്തതികളിൽ (സന്താനപരമ്പരയിൽ) നിന്നും َ لا َ ق അവൻ പറഞ്ഞു ബാധിക്കുക (എത്തുക, കിട്ടുക)യില്ല എന്റെ കരാർ, വാഗ്ദത്തം الظّ അക്രമികളെ ഇബ്റാഹീം (അ) നെ അല്ലാഹു പരീക്ഷണം നടത്തിയ വാക്കുകൾ - കൽപനകൾ - ഏതായിരുന്നു? ഇസ്ലാമിന്റെ അനുഷ്ഠാനപരമായ ചില നടപടികളായിരു ന്നുവെന്നും, (അ) നെ ബലിയർപ്പിക്കുവാനുള്ള കൽപന മുതലായ ചിലതായിരു ന്നുവെന്നും, തൗഹീദിന്റെ ദൗത്യനിർവ്വഹണത്തിനുവേണ്ടിയുളള ത്യാഗപരിശ്രമ ങ്ങളായിരുന്നുവെന്നും മറ്റും കാണിക്കുന്ന ഏതാനും ചില രിവായത്തുകൾ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നു ജരീർ (റ) പറയുന്നു: "ആ വിവക്ഷ ഇതെല്ലാംകൂടിയായിരിക്കാം. അവയിൽ ചിലതുമായിരിക്കാം. ഹദീഥോ പ ണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമോ ഇല്ലാതെ ഒന്നും തീർത്തുപറയുവാൻ പാടില്ല. ല്ലാം ഉൾപ്പെടാമെന്ന അഭിപ്രായമാണ് ഇബ്നു കഥീർ (റ) ശരിവെച്ചിരിക്കുന്നത് . പ്രസ്തുത കൽപനകൾ ഏതായിരുന്നാലും ശരി, ആ കൽപനകൾ പൂർണമായി നിർവ്വഹിക്കൽ സാധാരണക്കാരയ ആളുകൾക്ക് സാധ്യമല്ലാത്തതും, അദ്ദേഹത്തിന് മനുഷ്യരുടെ നേതൃത്വം നൽകപ്പെടുമാറ് അദ്ദേഹത്തെ ഉൽകൃഷ്ടമാക്കു ന്നതുമായിരിക്കുവാനാണ് ന്യായമുള്ളത്. ِ/و َ فى َّ ا (കടമകൾ പുർണമായി നിറവേറ്റിയ ഇബ്റാഹീം 53:37) എന്നാണ് അല്ലാഹു ഒരു സ്ഥലത്ത് അദ്ദേഹെ ത്ത വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോൾചിലർ പ്രസ്താവിച്ചു കാണാറുളളതു പോലെനഖം മുറിക്കുക, മീശവെട്ടുക, ചേലാകർമം നടത്തുക പോലെയുള്ള ചില കാര്യ ങ്ങൾ മാത്രമായിരിക്കുകയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രവാചകവര്യനായ ആ മഹാന്റെ ചരിത്രത്തെയും, അദ്ദേഹത്തെപ്പറ്റി പലേടത്തായി പ്രസ്താവിക്കപ്പെ ട്ടിട്ടുള്ള വിഷയങ്ങളെയും മുമ്പിൽ വെച്ചാലോചിക്കുമ്പോൾ അദ്ദേഹത്തെ പരീക്ഷണം ചെയ്ത ഗൗരവത്തെപ്പറ്റി നമുക്ക് ഏറെക്കുറെ ഊഹിക്കാവുന്നതാണ് (ഇമാം) എന്നാൽ പിൻതുടരപ്പെടുന്ന ആൾനേതാവ്-എന്നർത്ഥം. ഏത് വിഷയത്തിലാണോ പിൻപറ്റപ്പെടുന്നതെങ്കിൽ ആ വിഷയത്തിൽ അദ്ദേഹം മുമ്പനും മറ്റുള്ളവർക്ക് മാതൃകയുമായിരിക്കും. ഇബ്റാഹീം നബി (അ)യെ സംബന്ധി ച്ചിടത്തോളം, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ കണ്ണിയും മനുഷ്യർക്ക് മാതൃകയായിരുന്നുവെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശേഷമുള്ള എല്ലാ പ്രവാചകൻമാരും അവരുടെ സമുദായങ്ങളും അദ്ദേഹത്തിന്റെ മാതൃക പിൻപറ്റുവാൻ ആജ്ഞാപിക്ക പ്പെട്ടിരിക്കുന്നതും. ഓരോ സമുദായവും - തെറ്റായാലും ശരിയായാലും - തങ്ങൾ അദ്ദേഹത്തിന്റെ മാതൃക പിൻപറ്റുന്നവരാണെന്ന് അഭിമാനപൂർവ്വം പറയുന്നതും. പലേടത്തും ഇതിനെപ്പറ്റി പ്രസ്താവിച്ചു കാണാം .(അടുത്ത 1 30, 135 എന്നീ വചനങ്ങളും, 161, നഹ്ൽ 123, ഹജ്ജ് 78 മുത ലായ വചനങ്ങളും കാണുക) സൂറഃ ആലു ഇംറാനിൽ അല്ലാഹു പറയുന്നു: عمران : (മനുഷ്യരിൽ വെച്ച് ഇബ്റാ ഹീമിനോട് ഏറ്റവും ബന്ധപ്പെട്ടവർ അദ്ദേഹത്തെ പിൻപറ്റിയവരും, ഈ പ്രവാ ചകനും, വിശ്വസിച്ചവരുമാകുന്നു) അദ്ദേഹത്തെ നേതാവാക്കുന്നുവെന്ന് അല്ലാഹു അറിയിച്ചപ്പോൾ, അദ്ദേഹത്തിന്റെ സന്തതികളിലും ആ നേതൃത്വം അവശേഷിക്കണമെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. അല്ലാഹുവിന്റെ തൗഹീദും സന്ദേശങ്ങളും പ്രബോധനം ചെയ്യുകയും പ്രചരിപ്പി ക്കുകയും ചെയ്യുന്നതിലുള്ള നേതൃത്വമല്ലാതെ, ഭൗതികമായ നേതൃത്വപദവിയല്ലല്ലോ ദേ്ദഹത്തിന്റെ ലക്ഷ്യം. അതുകൊണ്ട് ആ അനുഗൃഹീത പദവി തന്റെ സന്താന പരമ്പരയിലും നിലനിൽക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. പ്രവാചകൻമാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തൗഹീദു പ്രബോധനത്തന് ജനമധ്യെ സ്വീകരണം ലഭിക്കുന്നതും, ത ങ്ങളുടെ കാലശേഷവും തങ്ങളുടെ സ്വന്തക്കാരിൽ ആ പ്രബോധനം തുടർന്ന് നടത്തുന്ന ആളുകളുണ്ടായിരിക്കുകയെന്നുള്ളതും അവരുടെ അതിരറ്റ ആഗ്രഹമായിരിക്കുന്നതാ ണ്. അതുകൊണ്ടാണല്ലോ, തനിക്ക് വാർദ്ധക്യം പ്രാപിച്ചിട്ടും മക്കളില്ലാതെ വന്നേ പ്പാൾ സകരിയ്യാ നബി (അ) പ്രാർത്ഥനയിൽ ഇങ്ങനെ പറഞ്ഞത് പിന്നീടുണ്ടാകുന്ന കുടുംബങ്ങളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയുമാണ്. അതുകൊണ്ട് എനിക്കും കുടുംബത്തിനും അനന്തരാവകാശിയായിത്തീരുന്ന ഒരു ബന്ധുവിനെ നിന്റെ പക്കൽ നിന്നും നീ എനിക്ക് പ്രദാനം ചെയ്യേണമേ ! റേ ബ്ബ അവനെ നീ ഒരു സമ്മതനായ ആളാക്കുകയും വേണമേ (മർയം 5) മൂസാ നബി (അ)ക്ക് അല്ലാഹു ദിവ്യദൗത്യം (രിസാലത്ത്) നൽകിയപ്പോൾ: എന്റെ സ്വന്തക്കാരിൽ നിന്നും എനിക്കൊരു സഹായകനെ നൽകണേ يرًا 2 أ َ ه ْ ) (ത്വാഹാ 29) എന്ന് അദ്ദേഹവും പ്രാർത്ഥിക്കുകയുണ്ടായി. അങ്ങിനെ ഇബ്റാ ഹീം നബി (അ) തൗഹീദിന്റെ പ്രബോധനത്തിലുള്ള മാതൃകാനേതൃത്വം തന്റെ ശേഷം തെ ന്റ സന്തതികളിലും നിലനിറുത്തണമെന്ന് പ്രാർത്ഥിച്ചു. അല്ലാഹു ആ പ്രാർത്ഥന സ്വീകരിച്ചിട്ടുമുണ്ട്. അല്ലാഹു പറയുന്നു: ِ ت َ اب َ الن സൂറത്ത് ഇബ്റാഹീമിന്റെ ആമുഖമായി കൊടുത്ത കുറിപ്പ് നോക്കുക . : (അദ്ദേഹത്തിന്റെ സന്തതികളിൽ നാം പ്രവാചകത്വവും വേദഗ്രന്ഥവും ഏർപ്പെടുത്തുകയും ചെയ്തു). എന്നാൽ, ഒരു യാഥാർത്ഥ്യം അല്ലാഹു നേരത്തെത്തന്നെ അദ്ദേഹത്തെ ഉണർത്തി: എന്റെ കരാർ അക്രമികൾക്ക് ബാധകമാകുകയില്ല ّظلا ) എന്നായിരുന്നു അത്. തന്റെ സന്തതികളെല്ലാം നല്ലവരായിരിക്കുകയില്ലെന്നും, അവരിൽ അക്രമികളും ഉണ്ടായിരിക്കുമെന്നുമുള്ള ഒരു അറിയിപ്പാണിത്. അല്ലാതെ ദ്ദേഹത്തിന്റെ നേരെയുള്ള വെറുപ്പോ പ്രതിഷേധമോ അല്ല. അദ്ദേഹത്തിന്റെ രണ്ട് പുത്രൻമാരായ ഇസ്ഹാക്വ് (അ) എന്നീ പ്രവാചകൻമാർ വഴിയാണല്ലോ അദ്ദേ ഹത്തിന്റെ സന്താനപരമ്പര നിലനിൽക്കുന്നത്. അവർ രണ്ട്പേരുടെയും സന്തതികളിൽ സുകൃതവാൻമാരും അക്രമികളും ഉണ്ട്. الصاف ّ ات : എന്ന് അല്ലാഹുതന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. സുകൃതം ചെയ്യുന്നവരല്ലാത്തവരാണ് അക്രമികൾ കൊണ്ടുദ്ദേശ്യമെന്നുകൂടി ഈ വാക്യത്തി ൽ നിന്നും മനസ്സിലാക്കാം. "എന്റെ കരാർ അക്രമികൾക്കു ബാധകമല്ല.' എന്ന് ല്ലാഹു പറഞ്ഞതിനെ ആസ്പദമാക്കി അക്രമികൾക്ക് ഖലീഫഃയോ, ന്യായാധിപനോ, ഭരണാധികാരിയോ, മുഫ്ത്തിയോ (മതവിധി പറയുന്നവനോ) സാക്ഷിയോ , നിവേദകനോ ആകുവാൻ അർഹതയില്ലെന്ന് ചില മഹാൻമാർ പ്രസ്താവിച്ചിട്ടുള്ളത് പ്രസ്താ വ്യമത്രെ.
2:125

وَإِذۡ جَعَلۡنَا ٱلۡبَيۡتَ مَثَابَةٗ لِّلنَّاسِ وَأَمۡنٗا وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗىۖ وَعَهِدۡنَآ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ أَن طَهِّرَا بَيۡتِيَ لِلطَّآئِفِينَ وَٱلۡعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ

(125) (ആ) വീട്ടിനെ ധ യെ പ നാം മനുഷ്യർക്ക് ഒരു സങ്കേതവും, ഒരു നിർഭയ (സ്ഥാന) വും ആക്കിവെച്ച സന്ദർഭം (ഓർ ക്കുക) മക്വാമു ഇബ്റാഹീമിൽ ധ ഇബ്റാഹീം നിന്ന സ്ഥാനത്തിൽ പ നിന്നും ഒരു നമസ്കാര സ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യു വിൻ, ഇബ്റാഹീമിനും, ലിനും നാം കൽപന കൊടുക്കുക യും ചെയ്തിരിക്കുന്നു. ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും ഭജനമിരിക്കുന്നവർക്കും സാഷ്ടാംഗം കുമ്പിട്ടു നമസ്കരിക്കുന്നവർക്കും വേണ്ടി നിങ്ങൾ രണ്ടാളും എന്റെ വീടിനെ ശുദ്ധമാക്കണമെന്ന്. (125) നാം ആക്കിയ സന്ദർഭം ഒരു സങ്കേതം മനുഷ്യർക്ക് അഭയവും നിങ്ങൾ ഉണ്ടാക്കുകയും ചെയ്യുവിൻ ഇബ്റാഹീം നിന്ന സ്ഥാനത്ത് നിന്ന് ഒരു നമസ്കാര നാം കൽപന കൊടുക്കുകയും ചെയ്തു ഇബ്റാഹീമിന് നിങ്ങൾ രണ്ടാളും ശുദ്ധമാക്കണമെന്ന് എന്റെ വീട് لطَّا ത്വവാഫ് (പ്രദക്ഷിണം)ചെയ്യുന്നവർക്ക് ഭജനമിരിക്കുന്നവർക്ക് و َ الر ّ ُ ك َّ عِ കുമ്പിടുന്ന (കുമ്പിട്ടു നമസ്കരിക്കുന്ന)വർക്കും الس ُّ ج ُ ود ِ സുജൂദ് (സാഷ്ടാംഗ നമസ്കാരം)ചെയ്യുന്നവരായ "ബൈതുൻ' എന്നാൽ വീട് എന്നർത്ഥം (അൽബൈത്ത്) എന്നു പറയുമ്പോൾ, ആ വീട് അഥവാ ഉദ്ദേശിക്കപ്പെട്ട പ്രത്യേക വീട് എന്നർത്ഥമാകും. അല്ലാഹുവിന്റെ വീടാ( َّ اللها ُ ت ْ ي َ ب )കുന്ന ഉദ്ദേശിച്ച് ആ വാക്ക് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഇവിടെയും അതാണുദ്ദേശ്യം. സമ്മേളിക്കുന്ന സ്ഥാനം, അഭയ സ്ഥാനം, രക്ഷാകേന്ദ്രം, മടങ്ങിച്ചെന്നുകൊണ്ടിരിക്കുന്ന സ്ഥലം, പ്ര തിഫലം ലഭിക്കുന്ന സ്ഥാനം പുണ്യസ്ഥലം എന്നൊക്കെ അർത്ഥങ്ങളുള്ളവാക്കാണ് വാസ്തവത്തിൽ, ഈ അർത്ഥങ്ങളെല്ലാം ഒത്തിണങ്ങുന്ന ഒരു സങ്കേതം തന്നെയാണ് എന്നുള്ളതിൽ സംശയമില്ല. امن എന്നാൽ നിർഭയം, സമാധാനം എന്നർത്ഥം. അല്ലാഹുവിങ്കൽ നിന്ന് പാപമോചനവും കാരുണ്യവും തേടിച്ചെല്ലുന്നവർക്കെന്ന പോലെ, ശത്രുക്കളിൽ നിന്നും, കയ്യേറ്റക്കാരിൽ നിന്നും അഭയം തേടിച്ചെല്ലുന്നവർക്കും അത് നിർഭയസ്ഥാനമാകുന്നു. പരിസരപ്രദേശമായ ഹറമിൽവെച്ച് ആ രെയും കയ്യേറ്റം ചെയ്യാനോ, ശിക്ഷാനടപടികൾ എടുക്കുവാനോ പാടില്ലാത്തതാകുന്നു . അല്ലാഹു പറയുന്നു: عمران (അതിൽ ആർ പ്രവേശിച്ചുവോ അവൻ നിർഭയനായി (3:97)) യുദ്ധപ്രിയരും, കലഹപ്രിയരുമായിരുന്ന അറബി കൾ "ജാഹിലിയ്യാ' കാലത്തുപോലും അവിടെവെച്ച് യുദ്ധമോ, കയ്യേറ്റമോ നടത്തുമായിരുന്നില്ല . മക്കാ ഹറമിന്റെ അതിർത്തിക്കുള്ളിൽ വെച്ച് ജന്തുക്കളെ വേട്ടയാടുവാനും, മരങ്ങളും ചെടികളും മുറിച്ചുകളയുവാനും പാടില്ല. അടുത്ത വചനത്തിൽ കാണാവുന്നതുപോലെ, ഇബ്റാഹീം (അ) ചെയ്ത പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയ കൂട്ടത്തിൽ ഒന്നാണിത്. (മക്വാമു ഇബ്റാഹീം) എന്ന വാക്കിന് ഇബ്റാഹീം നബി (അ) നിന്ന സ്ഥാനം എന്നാണ് വാക്കർത്ഥം. മക്കയിലെ ഹറമ് മുഴുവനും അല്ലെങ്കിൽ - സ്വ ഫാ, മർവാ, മിനാ, അറഫാത്ത് മുതലായിഹജ്ജിന്റെ കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ മുഴുവനും മക്വാമു ഇബ്റാഹീമിൽ ഉൾപ്പെടുമെന്ന് കാണിക്കുന്ന ചില രിവായത്തുകൾ കാണാം. പക്ഷേ, അവ വിശ്വാസയോഗ്യങ്ങളല്ല. മക്വാമു ഇബ്റാഹീം (ഇബ് റാഹീം മക്വാം) എന്ന പേരിൽ തന്നെ പരക്കെ അറിയപ്പെടുന്നതും അടുത്ത് ന്റ വാതിലിന് മുൻവശത്തു വാതിലിനെ അഭിമുഖീകരിച്ചു നിൽക്കുന്നവരുടെ അൽപം വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നതുമായ പ്രസിദ്ധ കല്ലാണ് അത് എന്നത്രെ ഭൂരിപക്ഷം വ്യാഖ്യാതാക്കളും പണ്ഡിതന്മാരും പറയുന്നത്. ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന ബലപ്പെട്ട ചില ഹദീഥുകളുമുണ്ട്. കല്ലിനെപ്പറ്റി താഴെ വിവരിക്കുന്നതാണ്. അനസ് (റ) പ്രസ്താവിച്ചതായി ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നു: ഉമ ർ(റ) "എന്റെ റബ്ബുമായി മൂന്നുകാര്യത്തിൽ ഒത്തുവ ന്നിട്ടുണ്ട് (റസൂൽ തിരുമേനിയോട്) ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, മക്വാമു ഇബ്റാഹീമിൽ നിന്ന് (അതിനടുത്ത് വെച്ച്) നാം ഒരു നമസ്കാരസ്ഥാനം സ്വീകരിച്ചെങ്കിൽ! എന്ന് അങ്ങനെ (മക്വാമു ഇബ്റാഹീമിൽ നിന്ന് നിങ്ങൾ ഒരു നമസ്കാര സ്ഥാനം സ്വീകരിച്ചുകൊള്ളുവിൻ) എന്ന് അവത രിച്ചു. ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഭാര്യമാരുടെ അടുക്ക ൽ നല്ലവരും ദുഷിച്ചവരും പ്രവേശിച്ചേക്കുമല്ലോ. അതുകൊണ്ട് അവരോട് പർദ്ദ ആചരി ക്കുവാൻ അവിടുന്നു പറഞ്ഞെങ്കിൽ! എന്ന്. അങ്ങനെ പർദ്ദയുടെ ആയത്ത് അവതരിച്ചു. റസൂ ൽ തിരുമേനിയുടെ ഭാര്യമാർ തിരുമേനിക്കെതിരെ (ചിലവിനു കിട്ടിയത് പോരാ എന്ന പ്രശ്നത്തിൽ) ഏകോപിക്കുകയുണ്ടായി. അപ്പോൾ അവരോട് ഞാൻ പറഞ്ഞു: അദ്ദേഹം (നബി) നിങ്ങളെ വിവാഹമോചനം ചെയ്തുവെങ്കിൽ അദ്ദേഹത്തിന്റെ റബ്ബ് അദ്ദേ ഹത്തിന് നിങ്ങളെക്കാൾ ഉത്തമകളായ ഭാര്യമാരെ നൽകിയേക്കാം എന്ന്. അതേപ്രകാരം ….. التحرير : എന്ന് അവതരിക്കുകയും ചെയ്തു. ഉമർ (റ)ന്റെ ഈൗ പ്രസ്താവന അൽപ സ്വൽപ വ്യത്യാസങ്ങളോടുകൂടിയാണെങ്കിലും പല സ്വഹാ ബികളിൽ നിന്നും പല മാർഗങ്ങളിൽകൂടി ബുഖാരി, മുസ്ലിം, തിർമദി, . ഇബ്നുമാജഃ (റ) മുതലായ പലരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. പ്രദക്ഷിണം ( ത്വവാഫ്) കഴിഞ്ഞ ഉടനെ മക്വാമു ഇബ്റാഹീമിന്റെ പിന്നിൽ - മക്വാമും മുന്നിലാക്കിക്കൊണ്ട്നബി രണ്ട് നമസ്കരിച്ചതായി വ്യക്തമാക്കുന്ന ഹദീഥുകൾ ബുഖാരി, മുസ്ലിം (റ) മുതലായവർ വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുമേനി നടപ്പാക്കിയ സുന്നത്ത് നമസ്കാരം ത്വവാഫ് കഴിഞ്ഞ ശേഷം അന്നു മുതൽ എല്ലാവരും ആചരിച്ചുവരുന്നു. മേലുദ്ധരിച്ചതുപോലെ, മക്വാമു ഇബ്റാഹീമിനെ സംബന്ധിച്ചു വന്ന പല ഹദീഥുകളും ഉദ്ധരിച്ച ശേഷം ഇബ്നു കഥീർ (റ) പ്രസ്താവിച്ച ചില്ര പസ്താവനകളുടെ സാരം അറിയുന്നത് നന്നായിരിക്കും. അതിങ്ങിനെ ഉദ്ധരിക്കാം: പടുത്തുയർത്തുവാൻ വേണ്ടി ഇബ്റാഹീം (അ) നിന്നിരുന്ന കല്ലാണ് മക്വാമു ഇബ്റാഹീംകൊണ്ടുദ്ദേശ്യമെന്ന് ഇതെല്ലാം തെളിയിക്കുന്നു. ചുവർ പൊന്തി യപ്പോൾ അദ്ദേഹത്തിന് (ചവിട്ടി) നിൽക്കുവാൻ (അ) കൊണ്ടുവന്ന് കൊടുത്തതാണത്. അങ്ങനെ, കല്ലുകൾ കൊണ്ടുവരുകയും അദ്ദേഹം അതിൻമേൽ നിന്ന് ചുവർ പടുത്തു പൊന്തിക്കുകയും ചെയ്യുമായിരുന്നു. രു ഭാഗം പൂർത്തിയാകുമ്പോൾ അത് മറ്റേ ഭാഗത്തേക്ക് നീക്കും. അങ്ങിനെ, ചുവർ പൂ ർത്തിയായി. അദ്ദേഹത്തിന്റെ കാൽപാടുകൾ രണ്ടും ആ കല്ലിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഇൗ ഞാൻ അഭിപ്രായപ്പെട്ടതുപോലെ അല്ലാഹു നിയമം അവതരിപ്പിച്ചു എന്നാ ണ് അക്കാര്യങ്ങൾ മുൻകൂട്ടി മനസ്സിലായിരുന്നില്ലെന്നോ, അല്ലെങ്കിൽ തിരുമേനിക്ക് അതിൽ എതിരഭി പ്രായമുണ്ടായിരുന്നുവെന്നോ ഇതിൽ നിന്ന് ധരിച്ചുകൂടാ. കൽപന ത തിരുമേനി ആ വിഷയങ്ങളിൽ സ്വന്തം അഭിപ്രായം നടപ്പാക്കുവാൻ മുമ്പോട്ട് വന്നില്ലെന്ന് മാത്രമേ അതിലുള്ളൂ. എന്നോട് കൽപിക്കപ്പെട്ടതേ ഞാൻ ചെയ്യൂ, എന്ന് തിരുമേനി പറഞ്ഞതായി ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്താനും. വന്നു. ജാഹിലിയ്യാ കാലത്തെ അറബികൾ ക്കും അത് സുപരിചിതമായിരുന്നു. അബൂത്വാലിബിന്റെ പ്രസിദ്ധമായ ലാമിയ്യഃ(ലാം എന്ന അക്ഷരത്തിൽ അവസാനിക്കുന്ന കവിത)യിൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മുസ്ലിംകളും അതിനെ മനസ്സിലാക്കിവന്നു. അനസുബ്നു മാലിക് (റ) ൽ നിന്ന് അബ്ദുല്ലാഹിബ്നു വഹബ് ഉദ്ധരിക്കുന്നു: "മക്വാമിൽ അദ്ദേഹത്തിന്റെ വിരലുകളും കാലടികളും ഞാൻ കാണുകയുണ്ടായി. പക്ഷേ, ജനങ്ങളുടെ കൈകൾ തൊട്ടു തടവി അത് മായ്ച്ചിരിക്കുന്നു.' ഇബ്നു കഥീർ(റ) തുടരുന്നു: (മക്വാമു ഇബ്റാഹീമിൽ നിന്നും ഒരു നമസ്കാരസ്ഥാനം സ്വീകരിക്കുവിൻ) എന്ന വച നം ഉദ്ധരിച്ചുകൊണ്ട് ക്വത്താദഃ(റ) പ്രസ്താവിച്ചതായി ഇബ്നുജരീർ (റ) ദ്ധരിക്കുന്നു: അതിന്റെ അടുക്കൽ വെച്ച് നമസ്കരിക്കുവാനേ മനുഷ്യരോട് കൽപിക്കപ്പെട്ടി ട്ടുള്ളൂ. അത് തൊട്ട് തടവാൻ കൽപിക്കപ്പെട്ടിട്ടില്ല. മുൻസമുദായങ്ങൾ ചെയ്യാത്ത ഒരു കാര്യം ചെയ്യുവാൻ ഈ സമുദായം സാഹസപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ - ഇബ്റാഹീം (അ) ന്റെ -മടമ്പിന്റെയും വിരലുകളുടെയും പാടുകൾ അതിൽ കണ്ടവർ നേ മ്മാട് പറയുകയുണ്ടായിട്ടുണ്ട്. ഈ സമുദായം തൊട്ടുതടവി അത് തേഞ്ഞു മാഞ്ഞു പോയിരിക്കുകയാണ്. ഞാൻ (ഇബ്നു കഥീർ)പറയുന്നു: "പണ്ടു കാലത്ത് ഈ കല്ല് ചുവരിനോട് തൊട്ടുകിടക്കുകയായിരുന്നു. ഇന്ന് യുടെ വാതിലിന്റെ നേരെ മുമ്പിൽ നിന്ന് അൽപം വലത്തോട്ട് മാറി ഒരു പ്രതേ്യക സ്ഥലത്ത് അതിന്റെ സ്ഥാനം പ്രസിദ്ധമാണ്. പടവ് കഴിഞ്ഞപ്പോൾ ഇബ്റാഹീം (അ)അത് ചുവരിനോട് ചേർത്ത് വെച്ചതായിരുന്നു. അല്ലെങ്കിൽ പടവ് അവസാനിച്ചപ്പോൾ അവസാനിച്ചേടത്തുതന്നെ വിട്ടേച്ചതായിരിക്കാം. അല്ലാഹുവിനറിയാം. ഇതുകൊണ്ടായിരിക്കാം, ത്വവാഫ് കഴിയുമ്പോൾ അതിനടുത്ത് വെച്ച് നമസ്കരിക്കുവാൻ കൽപിച്ചത്. ചുവരിന്റെ അടുത്ത് നിന്ന് ത് പിന്നോട്ട് വച്ചത് പെട്ട ഒരാളും എന്റെ ശേഷമുള്ള രണ്ടു ഖലീഫമാരെ-അബൂബക്റിനെയും ഉമറിനെയുംതുടരുവീൻ എന്ന് നബി പറഞ്ഞവരിൽ ഒരാളുമായ ഉമർ (റ) തന്നെയായിരുന്നു. അതിന്റെ അടുത്ത്വെ നമസ്കരിച്ചാൽ കൊള്ളാമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചാണേ ല്ലാ അവതരിച്ചതും അതിനാൽ, സ്വഹാബികളിൽ ആരും അതിനെപ്പറ്റി പ്രതിഷേധിച്ചതുമില്ല ( ) ഇബ്റാഹീം നബി (അ)ക്കു ശേഷം-ആയിരക്കണക്കിന് കൊല്ലങ്ങൾ ആ കല്ല് ചുവരിനോട് തൊട്ട് കിടന്ന ശേഷം-അല്ലെങ്കിൽ ചില രിവായത്തുകളിൽ വന്നത്പോലെ, മലവെള്ളം വന്ന് കല്ല് ഒലിച്ച് പോകുമോ എന്ന് ഭയന്ന് മുമ്പാരോ സ്ഥാനത്ത് നിന്ന് നീക്കിവെക്കുകയും കൊല്ലങ്ങൾ പിന്നിടുകയും ചെയ്തശേഷം-ഉമർ(റ)അതിനെ ചുവരിൽ നിന്ന് അൽപം അകറ്റിവെച്ചത് ത്വ വാഫ് ചെയ്യുന്നവരുടെ സൗകര്യത്തെ മുൻനിറുത്തിയാണെന്നും ചില രിവായത്തുകളിൽ കാണാം. ഏതായലും ഉമർ(റ) മാറ്റിവെച്ച സ്ഥാനത്ത് 1300 ൽ പരം കൊല്ലം സ്ഥിതി ചെയ്ത ശേഷം, ത്വവാഫിന് വരുന്നവരുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തിര ക്കും ലോകമുസ്ലിം പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞറിഞ്ഞശേഷം-ഏതാണ്ട് പന്ത്രണ്ട് കൊല്ലം മുമ്പ് ഫൈസലുബ്നു അബ്ദി ൽ അസീസ് രാജാവ് ആ കല്ല് അല്പംകൂടി പുറകോട്ട് മാറ്റി സ്ഥാപി ച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഒരു ചെ റിയ കെട്ടിടത്തിൽ (ക്വുബ്ബയിൽ) പരക്കെ ആർക്കും കാണുവാൻ സാധ്യമല്ലാത്തവിധം അത് ഭദ്രമായി വെക്കപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോ ൾ ആ കെട്ടിടം പൊളിച്ച് നീക്കി ഒരു വലിയ പളുങ്ക് കൂട്ടിൽ, പുറമെ നിന്ന് കാണത്തക്ക വിധം മുൻ വശത്ത് അത് സ്ഥിതി ചെയ്യുന്നു. മുഹമ്മദ് ത്വാഹിറുൽ കുർദീ-അൽമക്കീ എന്ന പണ്ഡിതൻ ന്റ മക്വാമു ഇബ്റാഹീം എന്ന ഗ്രന്ഥത്തിൽ ആ കല്ലിനെപ്പററി വിവരിച്ച ചില കാ ര്യങ്ങൾ അറിയുന്നത് സന്ദർഭോചിതമായിരിക്കും: "ഏതാണ്ട് ചതുരാകൃതിയിലുള്ള ആ കല്ലിന്റെ മുകൾഭാഗത്ത് മൂന്ന് വശം 36 സെന്റീമീറ്റർ വീതവും ഒരു വശം 38 സെ ന്റീമീറ്ററുമാകുന്നു. അടിഭാഗം അൽപം കൂടുതൽ വരും. ഉയരം - കനം - 20 സെന്റീമീറ്റർ. അതേ വലിപ്പത്തിലുള്ള ഒരു മാർബിൾ തറയിൽ അത് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ത റ മറ്റൊരു തറയിലും അതൊരു മരപ്പെട്ടിയിലുമാണ്. എല്ലാം വെള്ളിത്തകിട് പതിക്കെ പ്പട്ടിരിക്കുന്നു. ഈ തകിട് ഹിജ്റഃ 1113-ൽ നിർമിക്കപ്പെട്ടതാണെന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്റാഹീം (അ)ന്റെ കാൽപ്പാടുകൾ പതിഞ്ഞ സ്ഥല ദീർഘകാലമായി ജനങ്ങൾ തൊട്ടുതടവിക്കൊണ്ടിരുന്നതിനാൽ, വലിയ രണ്ട് കുഴികളാണുള്ളത്. അവയുടെ നീളം മുകൾപരപ്പിൽ 27സെന്റിമീറ്ററും അടിയിൽ 25സെന്റിമീറ്ററും വരും. രണ്ടും തമ്മിലുള്ള വിടവ് ഒരു സെ.മി മാത്രം. കുഴികൾ വലുതായതോടെ തമ്മിലുള്ള അകലം കുറഞ്ഞുവന്നതാണ്. വിരലടയാളം തീരെ ഹിജാസുകൂടി ഉൾക്കൊള്ളുന്ന അറേബ്യയുടെ സ്ഥാപക രാജാവായ മർഹൂം അബ്ദുൽ അസീസിന്റെ മരണത്തെത്തുടർന്ന് ക്രി. 1953-ൽ മൂത്തപു്ര തൻ രാജാവായി. പിന്നീട് ക്രി. 1964-ൽ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, അനുജൻ ഫൈസൽ രാജാവായി നിയമിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണം മതരംഗത്തും ഭരണരംഗത്തും വളരെ കീർത്തി നേടിക്കൊണ്ടിരുന്നു. ക്രി. 1975 മാർച്ച് മാസത്തിൽ ഹി.1395 അവ്വലിൽരാജകുടുംബത്തിൽപെട്ട ഒരക്രമിയുടെ വെടിയേറ്റ് അദ്ദേഹം പരലോകം പ്രാപിക്കുകയാണ് ഉണ്ടായ ത്. അല്ലാഹു അദ്ദേഹത്തിന് കരുണ നൽകട്ടെ. ഹിജ്റഃ 1369 ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകൃതകമായത്. ബന്ധപ്പെട്ട സ്ഥലങ്ങളെയും കുറിച്ച് ഇതിൽ സവിസ്തരം വിവരിച്ചിരിക്കുന്നു. ഹി. 1367 27-ന് അന്നത്തെ രാജാവായ അബ്ദുൽ അസീസ് ന്റ കിരീടാവകാശിയായിരുന്ന അമീർ അനുമതി പ്രകാരം അദ്ദേഹ ത്തിന് മക്വാമു ഇബ്റാഹീം സൂക്ഷിക്കപ്പെട്ടിരുന്ന ക്വുബ്ബ തുറന്നു കൊടുക്കപ്പെട്ടുവെന്നും ആ അവസരത്തിൽ മറ്റു പല പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിൽ താ ൻ ശരിക്ക് അളന്നു പരിശോധിച്ചാണ് അതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയി രിക്കുന്നതെന്നും അദ്ദേഹം അതിൽ പ്രസ്താവിച്ചിരിക്കുന്നു. ഇന്ന് ഇതിലെല്ലാം വ്യത്യാസം വരുത്തപ്പെട്ടിട്ടുണ്ട്. നിറം കുറേശ്ശ ചുവപ്പും മഞ്ഞയും കലർന്ന വെളളനി റത്തിലാണ് കാണുന്നത്. ആ ഗ്രന്ഥത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയ ഒരു സംഗതികൂടി അറിയുന്നത് നന്നെന്ന് തോന്നുന്നു. അതിന്റെ ചുരുക്കം ഇതാണ്: "ജാഹിലിയ്യാ അറബികൾ -മ ക്കാ പരിസരങ്ങളിലുള്ളവർ പ്രത്യേകിച്ചുംകല്ലുകളെ ആരാധിക്കുന്നതിൽ പ്രസിദ്ധരായി രു ന്നുവല്ലോ. എന്നാലും ഹജറുൽ അസ്വദിനെയും, മക്വാമു നയും അവർ ആരാധിച്ചതായി അറിയുന്നില്ല. അതേ സമയത്ത് ഈ രണ്ട് കല്ലിനെയും അവർ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെപ്പറ്റി ചിന്തിച്ചപ്പോൾ മനസ്സിലാ യത് ഇതാണ്: "അന്ന് അവ ആരാധിക്കപ്പെട്ടിരുന്നുവെങ്കിൽ പിന്നീട് (ത്വവാഫിൽ)ഹജറുൽ സ്വദിന്റെ മൂല ( ركن الحجر ) തൊട്ട് മുത്തുവാനും, മക്വാമു ഇബ്റാഹീമിങ്കൽ നമസ്കരിക്കുവാനും കൽപിക്കപ്പെടുന്നപക്ഷം, ഇസ്ലാമിന്റെ ശത്രുക്കളും കപടവിശ്വാസികളും അതിനെ ആയുധമാക്കി വിഗ്രഹങ്ങളോടുള്ള ബഹുമാനത്തിൽ നിന്ന് ഇസ്ലാമും ശുദ്ധമല്ലെ പറയുമായിരുന്നു. അതുകൊണ്ടായിരിക്കാം രണ്ടും ആരാധിക്കപ്പെടുവാൻ ഇട വരാതെ അല്ലാഹു കാത്ത് സൂക്ഷിച്ചത്. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം ഏതാണ്ട് യുക്തമായി തോന്നുന്നു ملعأ اللهاو മക്വാമു ഇബ്റാഹീമിൽ നിന്നും ഒരു നമസ്കാരസ്ഥാനം ഏർപ്പെടുത്തിക്കൊ ള്ളുക എന്നുള്ള അല്ലാഹുവിന്റെ കൽപന, ത്വവാഫിന് ശേഷം അതിന്റെ അടുത്ത്വെച്ച് രണ്ട് സുന്നത്ത് നമസ്കാരം വഴി നബി നടപ്പാക്കിയെന്ന് മേലുദ്ധരിച്ച ഹദീഥിൽ കണ്ടുവല്ലോ. മുസ്ലിംകൾ ഇന്നും അത് ആചരിച്ചുപോരുകയും ചെയ്യുന്നു. എന്നാൽ, എല്ലാവരും പറയുന്നതിൽ നിന്നും വ്യത്യസ്തമായ പുത്തൻ അഭിപ്രായങ്ങൾ പറയുവാൻ താല്പര്യം കാണിക്കാറു ള്ള ഒരു ആധുനിക പ്രിയനായ പണ്ഡിതൻ പറയുന്നത് മക്വാമു ഇബ്റാഹീം എന്നാൽ ഇബ്റാഹീം (അ) നമസ്കരിച്ച സ്ഥലം യാണെന്നും നമസ്കാര സ്ഥലമാക്കുവാനുള്ള കൽപനയാണ് ഇത് എന്നുമാകുന്നു. ആശ്ചര്യം തോന്നുന്നു! എവിടെനിന്നാണ് ഈ വ്യാഖ്യാനം അദ്ദേഹത്തിന് കിട്ടിയതെന്ന് അല്ലാഹുവിന റിയാം. മക്വാമു എന്ന വാക്കിന് നമസ്കരിച്ച സ്ഥലം എന്ന് അർത്ഥമില്ല. വാക്കർത്ഥമില്ലെങ്കിലും ഉദ്ദേശ്യം അതാണെന്നുള്ളതിന് ഒരു തെളിവും ഇല്ല. ചില പ്രത്യേക അവസരങ്ങളിൽ വാതിൽ തുറക്കപ്പെടുമ്പോൾ ചുരുക്കം ചിലർ അതിനുള്ളിൽ കടന്ന് എപ്പോഴെങ്കിലും സുന്നത്ത് നമസ്കരിക്കുന്നതല്ലാതെ, ഒരു നമസ്കാര സ്ഥലമാക്കിക്കൊണ്ടുള്ള നടപടി ഇസ്ലാമിൽ അറിയപ്പെടുന്നില്ല. മക്കാ വിജയസംഭവമുണ്ടായ അവസരത്തിലോ, ഹജ്ജത്തുൽ ട അവസാനത്തെ ഹജ്ജിലോ) അല്ലാതെ, നബി യും ഉള്ളിൽ നമസ്കാരം നടത്തിയതായി അറിയപ്പെടുന്നില്ല . ഒരു പക്ഷേ, നമസ്കാരസ്ഥലം ആക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യം, അതിന്റെ അടുത്ത സ്ഥലത്ത് - മസ്ജിദുൽ ഹറാമിൽനമസ്കരിക്കുക എന്നാണെന്ന് പറഞ്ഞേക്കാം. എന്നാൽ, സൂ: അതിൽ സുവ്യക്തങ്ങളായ പറഞ്ഞുകൊണ്ട് മക്വാമു ഇബ്റാഹീമിനെ പ്രത്യേകം അല്ലാഹു എടുത്തു കാണാം. അപ്പോൾ കൊണ്ടുദ്ദേശ്യം വെക്കുന്നപക്ഷം അതി നർത്ഥം. ഇങ്ങിനെയൊക്കെ പറയുവാൻ ഇവരെ പ്രേരിപ്പിക്കുന്ന മനഃസ്ഥിതി വളരെ അൽഭുതം തന്നെ ! എനി, ത്വവാഫ് ചെയ്യുന്നവർക്കും ഭജനമിരി ക്കുന്നവർക്കും, സാഷ്ടാംഗം കുമ്പിട്ടു നമസ്കരിക്കു ന്നവർക്കും വേണ്ടി എന്റെ വീട് ശുദ്ധിയാക്കണമെന്ന് ഇബ്റാഹീം (അ)നോടും, (അ) നോടും കൽപിച്ചതിനെപ്പറ്റി ആലോചിക്കാം. എന്റെ വീട് എന്ന് പറഞ്ഞത് ഉദ്ദേശിച്ചുതന്നെ. ആ പരിശുദ്ധാലയത്തിന് അല്ലാഹു കൽപിച്ച ഉന്നതസ്ഥാനമാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. അതിന്റെ പ്രാധാന്യത്തെപ്പറ്റി അടുത്ത സൂറത്ത് 96-ൽ പ്രസ്താവിക്കുന്നുണ്ട്. വാതിലിനെ അഭിമുഖീകരിക്കുന്നവരുടെ ഇടത് ഭാഗത്തെ മൂലയിൽ സ്ഥിതി ചെയ്യുന്ന "ഹജറുൽ അസ്വദ്' മുതൽ ആരംഭിച്ച് ഇടത് വശത്താക്കിക്കൊണ്ട് ഏഴുവട്ടം പ്രദക്ഷിണം ചെയ്യുന്നതിനാണ് "ത്വവാഫ്' എന്ന് പറയുന്നത്. പള്ളികളിൽ പ്രവേശിക്കുന്നവർ രണ്ട് തഹിയ്യത്ത് (ഉപചാര നമസ്കാരം) നമസ് കരിക്കുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പോലെ മസ്ജിദുൽ ഹറാം പള്ളിയിൽ പ്രവേശിക്കു ന്നവർ അതിന്റെ സ്ഥാനത്ത് ചെയ്യേണ്ടത് ത്വവാഫത്രെ. ഹജ്ജ് കർമത്തിലും ഉംറഃ കർമ ത്തിലും അത് നിർബന്ധവുമാകുന്നു. സൗകര്യപ്പെടുമ്പോഴെല്ലാം ചെയ്യുന്നത് നല്ലതുമാ കുന്നു. ഭജനമിരിക്കുന്നവർ എന്ന് അർത്ഥം നൽകിയിരിക്കുന്നത്( എന്ന വാക്കിനാണ്. ഒരു വസ്തുവോടുള്ള ബഹുമാനം നിമിത്തം അതിനെ വേറിട്ട് പോകാതിരിക്കുന്നതിന് ( عكوف ) എന്നു പറയുന്നു. ( كما فى المفردات )പള്ളികളിൽ നമസ്കാരം, പ്രാർത്ഥന മുതലായ കർമങ്ങൾക്ക് വേണ്ടി മിനക്കെട്ടിരിക്കുന്നതിന് സാങ്കേതികഭാ ഷയിൽ (ഭജനമിരിക്കൽ) എന്ന് പറയുന്നു. ഇതേ ആവശ്യാർത്ഥം ടെ അടുക്കൽ (മസ്ജിദുൽ ഹറാമിൽ) വന്നുകൂടുന്നവരാണിവടെ ഉദ്ദേശ്യം. സാ ഷ്ടാംഗം കുമ്പിടുന്നവർ ( الس ُّ ج ُ ود الر ّ ُ ك َّ عِ ) എന്ന് പറഞ്ഞത് നമസ്കരിക്കുന്നവരെ ഉദ്ദേശിച്ചുമാകുന്നു. (നമസ്കാരത്തെ ഉദ്ദേശിച്ച് സുജൂദ് എന്നും എന്നും പറയപ്പെടുന്നതിനെപ്പറ്റി 43-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും വിവ രിച്ചിട്ടുണ്ട്) വിഗ്രഹങ്ങൾ, ശിർക്ക്പരമായ ആരാധനകൾ, മ്ളേച്ഛതകൾ, തോന്നിയവാസങ്ങൾ, സഭ്യമല്ലാത്ത സംസാരങ്ങൾ, മാലിന്യങ്ങൾ, അക്രമങ്ങൾ ആദിയായവയിൽ നിന്നെല്ലാം ആ പരിശുദ്ധാലയം ശുദ്ധമായിരിക്കണം. അതിനൊന്നും അവിടെ സ്ഥാനമുണ്ടാക രുത്. എന്നൊക്കെയാണ് അവർക്ക് വേണ്ടി ആ വീട്ടിനെ ശുദ്ധമാക്കണമെന്ന കൽപനയുടെ താൽപര്യം. ഇബ്റാഹീം (അ)ന്റെ കാലത്ത് അവിടെ വിഗ്രഹങ്ങളോ, വിഗ്രഹാരാധനയോ ഉണ്ടായിരിക്കാൻ അവകാശമില്ല. ഉണ്ടായതായി അറിയുന്നുമില്ല. എങ്കിലും നൂ ഹ് നബി (അ)യുടെ കാലം മുതൽക്കേ വിഗ്രഹാരാധന ജനമദ്ധ്യേ പ്രചാരത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ഇബ്റാഹീം നബി(അ)യുടെ നാടും വീടുമെല്ലാം വിഗ്രഹകേന്ദ്രങ്ങളായിരുന്നതും, അവയോട് പടപൊരുതിക്കൊണ്ടുള്ള ന്റ ചരിത്രവും പ്രസിദ്ധമാണല്ലോ. ആ സ്ഥിതിക്ക് അല്ലാഹു അല്ലാത്തവരുടെ ആരാധ നകളിൽ നിന്നെല്ലാം പരിപൂർണമായും ഒഴിവായിക്കൊണ്ടും, അല്ലാഹുവിന്റെ ആരാധന മാത്രം
2:126

وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ

(126) ഇബ്റാഹീം പറഞ്ഞ സന്ദർഭം (ഓർക്കുക) എന്റെ റബ്ബേ, നീ ഇതൊരു നിർഭയമായ രാജ്യമാ ക്കുകയും അതിലെ ആൾക്കാർക്ക് ഫലവർഗങ്ങളിൽ നിന്ന് ആഹാരം നൽകുകയും വേണമേ! (അതെ) അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവർക്ക് (ആഹാരവും നൽകണേ) അവൻ പറഞ്ഞു: അവിശ്വസി ച്ചവന്നും (ആഹാരം നൽകുന്നതാണ്) എന്നാൽ, അവനെ ഞാൻ അൽപം സുഖമനുഭവിപ്പിക്കും. പിന്നീട് അവനെ ഞാൻ നരകശിക്ഷയിലേക്ക് (വരുവാൻ) നിർബന്ധിതനാക്കു ന്നതാണ്. (ആ) വന്ന് ചേരുന്ന (മടക്ക) സ്ഥാനം വളരെ ചീത്ത! (126) പറഞ്ഞ സന്ദർഭം ഇബ്റാഹീം ّ ِ ب َ ر എന്റെ റബ്ബേ ഇതിനെ നീ ആക്കേണമേ ب ً ا ഒരു രാജ്യം آم ِ ن ً ا നിർഭയമായ ആഹാരം (ഉപജീവനം) നൽകുകയും വേണമേ അതിലെ ആൾക്കാർക്ക് م ِ ن َ الث ഫലങ്ങളാൽ, ഫലവർഗങ്ങളിൽ നിന്ന് വിശ്വസിച്ചവർക്ക് അവരിൽ നിന്ന് ِ َّ اللها ِ ب അല്ലാഹുവിൽ الآخ ِ ر ِ അവസാനത്തെ ദിവസത്തിലും َ لا َ ق അവൻ പറഞ്ഞു അവിശ്വസിച്ചവർക്കും, അവിശ്വസിച്ചവനും എന്നിട്ട് (എന്നാൽ) അവന് ഞാൻ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടു ക്കും ق َ ل ِ يلا അൽപം َ ّ ُ … പിന്നെ അവനെ ഞാൻ നിർബന്ധിതനാക്കും, നിർബ്ബന്ധമായികൊണ്ടുവരും ശിക്ഷയിലേക്ക് الن ّ َ ار ِ നരകത്തിന്റെ വളരെ ചീത്ത (ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം നടത്തപ്പെട്ടതുകൊണ്ടുമായിരിക്കണം എന്നായിരിക്കും മുഖ്യമായും ആ ശുദ്ധീക രണം കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാം. ഇബ്റാഹീം (അ) തങ്ങളുടെ കുലപിതാവാണെന്നതിൽ അഭിമാനിക്കുകയും, അദ്ദേഹത്തിന്റെ മാർഗമാണ് തങ്ങൾ ആചരിച്ചുവരുന്നതെന്ന് അവകാശപ്പെടുകയും, അതേ സമയത്ത് നൂറുകണക്കായ വിഗ്രഹങ്ങൾകൊണ്ട് മ്ളേച്ഛമാക്കുകയും ചെയ്ത അറബി മുശ്രിക്കുകൾ അവരുടെ നിലപാടിനെപ്പറ്റി ചിന്തിച്ചു നോക്കുവാനുളള ഒരു ആഹ്വാനം കൂടി ഈ വചനത്തിൽ അടങ്ങിയിരിക്കുന്നു. വേണ്ടിയുള്ള അപേക്ഷകളാണ് ഈ പ്രാർത്ഥന യിലടങ്ങിയിരിക്കുന്നത്. ഒന്ന് മക്കാ രാജ്യത്തെ നിർഭയമായ ഒരു രാജ്യമാ ക്കുവാനും, മറ്റൊന്ന് അതിലെ നിവാസികൾക്ക് ഫലവർഗങ്ങളാൽ ആഹാരം നൽകുവാനും. ഒന്നാമത്തേതിനെക്കുറിച്ച് കഴി ഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചുവ ല്ലോ. രണ്ടാമത്തെതിനെപ്പറ്റി വഴിയെ വിവരിക്കാം. സൂറഃ ഇബ്റാഹീമിലും അദ്ദേ ഹം ഈ രണ്ട് കാര്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. ന്നാൽ - ഇബ്നുകഥീർ (റ) മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ - അവിടെയും ഇവിടെയും ഉപയോഗിച്ച വാക്കുകളിലുള്ള വ്യത്യാസങ്ങളിൽ നിന്ന് ഈ പ്രാർത്ഥനകൾ രണ്ടും രണ്ട് സന്ദർഭങ്ങളിലായി അദ്ദേഹം ചെയ്തതാണെന്ന് മനസ്സിലാകുന്നു. ഭാര്യ ഹാജറി നെയും മകൻ (അ) മക്കായിൽ താമസിപ്പിക്കുകയും, നിർമിക്കുകയും ചെയ്തശേഷമായിരുന്നു അദ്ദേഹം ആ പ്രാർത്ഥന ചെയ്തതെ ആ സൂറത്തിലെ വാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഉദ്ധരിച്ചത് ഒരു പക്ഷേ, ആദ്യമായി മക്കായിൽകൊണ്ടുപോയി ആക്കിയ ഉടനെ ചെയ്ത പ്രാർത്ഥനയുമായിരിക്കാം. അന്ന് അവിടെ ജനവാസമോ വെള്ളത്താവളമോ ന്നും ഉണ്ടായിരുന്നില്ലെന്നും, പിന്നീടാണ് അതെല്ലാം ഉണ്ടായിത്തീർന്നതെന്നും ക്വുർ ആനിൽ നിന്നും ഹദീഥിൽ നിന്നും അറിയപ്പെട്ടതുമാണ്. അത്കൊണ്ടായിരിക്കാം വിടെ പ്രാർത്ഥനയിൽ ഇതൊരു നിർഭയമായ രാജ്യമാക്കണേ എന്നും അവിടെ ആ പ്രാർത്ഥനയിൽ ഈ രാജ്യത്തെ നിർഭയമായ രാജ്യമാക്കണേ ( آم ِ ن ً ا الب എന്നും അദ്ദേഹം പറഞ്ഞത്. അഥവാ, ഈ പ്രാർത്ഥനാവേളയിൽ അതൊരു ജനവാസമുള്ള രാജ്യമായിരുന്നില്ലെന്നും, രണ്ടാമത്തെ പ്രാർത്ഥനയുണ്ടാ യത് അവിടെ ജനവാസം തുടങ്ങുകയും, അതൊരു രാജ്യമെന്ന് പറയുമാറായിത്തീ രുകയും ചെയ്ത ശേഷമായിരിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. (അല്ലാഹുവിനറി യാം) പ്രാർത്ഥനയിലെ രണ്ടാമത്തെ അപേക്ഷ ആ രാജ്യക്കാർക്ക് ഫലവർഗങ്ങളാൽ ആഹാരത്തിന് വക നൽകണേ എന്നുള്ളതാണ്. തന്റെ സന്തതികളിലും നേതൃത്വം നിലനിർത്തുവാൻ വേണ്ടി പ്രാർത്ഥിച്ചപ്പോൾ അക്രമികളായുള്ളവർക്ക് നേതൃത്വം നൽകുകയില്ലെന്ന് അല്ലാഹു അദ്ദേഹത്തെ ഉണർത്തിയല്ലോ. അതുകൊണ്ട് ഒരു പക്ഷേ എല്ലാവർക്കും ആഹാരം നൽകുവാൻ പ്രാർത്ഥിക്കുന്നത് മര്യാദകേടായിത്തീരുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അതിനാലായിരിക്കാം ആ രാജ്യക്കാരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തി ലും വിശ്വസിച്ചവർക്ക് اللها خلآا ) എന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞത്. (അല്ലാഹുവിനറിയാം) എന്നാൽ, നേതൃത്വത്തിന്റെ മാതിരിയല്ല ആഹാരത്തിന്റെ കാര്യമെന്നും, ആഹാരം നൽകുന്ന വിഷയത്തിൽ വിശ്വാസി-അവിശ്വാസി, നീതിമാൻ-അക്രമി എന്ന വ്യത്യാസമില്ലെന്നും അല്ലാഹു അദ്ദേഹത്തെ മനസ്സിലാക്കി. ആഹാരം നൽകാം) എന്ന വാക്യം കുറിക്കുന്നത്. പക്ഷേ, ആഹാരവിഷയത്തിൽ എല്ലാവരും ഒരുപോലെയാണെന്നു വെച്ച് മറ്റു വിഷയങ്ങളിലും അവർ തുല്യതരക്കാരായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടുന്നു (എന്നാൽ അവന് ഞാൻ അൽപം സുഖമനുഭവിപ്പിക്കുകയും, പിന്നീടവനെ നരകത്തിലേക്ക് വരുവാൻ നിർബന്ധിതനാക്കുകയും ചെയ്യും) അതെ, സത്യവിശ്വാസികളെ സംബന്ധിച്ചിടേ ത്താളം ഈ ദുര്യോഗമുണ്ടാകുകയില്ല. ആഹാരത്തിലും സുഖസൗകര്യങ്ങളിലും ലഭിക്കുന്ന ഏറ്റക്കുറവ് ഒരാളുടെ നന്മ തിന്മയുടെ അടിസ്ഥാനത്തിലല്ല; അത് അല്ലാഹു - അവന് മാത്രം അറിയാവുന്ന ചില രഹസ്യങ്ങളുടെ അടിസ്ഥാനത്തിൽ - കണക്കാക്കുന്നതാണ് എന്ന് താൽപര്യം. ഫലവർഗങ്ങളിൽ നിന്ന് ആഹാരം നൽകണേ എന്നാണല്ലോ അദ്ദേഹം പ്രാർത്ഥിച്ചത്. എന്ന വാക്ക് ചിലപ്പോൾ എല്ലാതരം ഫലവിഭവങ്ങളെ ഉദ്ദേശിച്ചും പറയപ്പെടുമെങ്കിലും വൃക്ഷങ്ങളിൽ നിന്നുള്ള ഫലങ്ങൾക്കാണ് സാധാരണമായി ഉപയോഗിച്ചുവരുന്നത്. സൂഃ ഇബ്റാഹീമിലെ വാചകത്തിൽ ഞങ്ങളുടെ റബ്ബേ, എന്റെ സന്തതികളിൽ ചിലരെ കൃഷിയിടമില്ലാത്ത ഒരു താഴ്വരയിൽ, നിന്റെ വീട്ടിന്നടുക്കൽ ഞാൻ താമസിപ്പിച്ചിരിക്കുന്നു )എന്നു പറഞ്ഞുകൊണ്ടാണ് അവർക്ക് ഫലവർഗങ്ങളിൽ നിന്ന് ആഹാരം നൽകണേ എന്ന് അദ്ദേഹം പ്രാർത്ഥിച്ചിരിക്കുന്നത്. അറേബ്യ, വെള്ളസൗകര്യങ്ങളും കൃഷിസൗകര്യങ്ങളും ഇല്ലാത്ത രാജ്യമാണല്ലോ. ( زمزم ) പ്രത്യക്ഷ പ്പെട്ടതോടെയാണ് മക്കയിൽ ആദ്യമായി വെള്ളത്താവളമുണ്ടായതെന്ന് ഹദീഥുകളിൽ നിന്നും മറ്റും മനസ്സിലാക്കാം. അതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പ്രാർത്ഥി ച്ചത്. ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ അന്ന് അവിടെ ആ രാജ്യക്കാർക്ക് ധാന്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം അവർക്ക് അതിനുവേണ്ടിയും പ്രാർത്ഥിക്കുമായിരുന്നു. എന്ന് നബി പ്രസ്താവിച്ചിരിക്കുന്നു. ഇബ്റാഹീം നബി (അ)യുടെ ഈ പ്രാർത്ഥനയും അല്ലാഹു പറയേണ്ടതില്ല. മക്കായിൽ നിന്ന് ഏതാണ്ട് അമ്പ ത് നാഴിക അകലെ സ്ഥിതി ചെയ്യുന്ന രാജ്യം വളരെ ഫലസമൃദ്ധമായ ഒരു പ്രദേശമാണ്. അവിടെ നിന്നും ചുറ്റുപാടിലുള്ള മറ്റു പ്രദേശങ്ങളിൽ നിന്നും, ഫലസ്തീൻ, ശാം മുതലായ ദൂരദേശങ്ങളിൽ നിന്നുമായി എല്ലാ കാലത്തും എല്ലാതരം ഫലവ ർഗങ്ങളും മക്കായിലേക്ക് മുമ്പ്മുതൽക്കേ ഇറക്കുമതി ചെയ്യപ്പെട്ടു വരുന്നു. ഇന്നാകട്ടെ, അതിവിദൂര പ്രദേശങ്ങളിൽ നിന്നുപോലും എല്ലാതരം ഭക്ഷ്യവിഭവങ്ങളും മക്കായിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൂഃ ക്വസ്വസ്വിൽ അല്ലാഹു പറയുന്നു: القصص : (നിർഭയമായ ഒരു ഹറം അവർക്ക് നാം സൗകര്യപ്പെടുത്തി ക്കൊടുത്തിട്ടില്ലേ? നമ്മുടെ പക്ക ൽ നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുന്നു) സൂറഃ ഇബ്റാഹീമിൽ വെച്ച് കൂടുതൽ വിവരം കാണാം. ഇപ്പോൾ അവിടവിടെ ചില വെള്ളത്താവളങ്ങൾ ഉണ്ടായിത്തീരുകയും, അവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ തോതിലുള്ള കൃഷിസ്ഥലങ്ങൾ നിലവിൽ വരുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവിൽ ഇന്നും അറേബ്യാ ഉപദ്വീപ് ഒരു കർ ഷക രാജ്യമല്ല.
2:127–129

وَإِذۡ يَرۡفَعُ إِبۡرَٰهِـۧمُ ٱلۡقَوَاعِدَ مِنَ ٱلۡبَيۡتِ وَإِسۡمَٰعِيلُ رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

رَبَّنَا وَٱجۡعَلۡنَا مُسۡلِمَيۡنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةٗ مُّسۡلِمَةٗ لَّكَ وَأَرِنَا مَنَاسِكَنَا وَتُبۡ عَلَيۡنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ

رَبَّنَا وَٱبۡعَثۡ فِيهِمۡ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِكَ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُزَكِّيهِمۡۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ

(127) (ആ) വീട്ടിൽ നിന്നും (അതി ന്റെ) അടിത്തറ ഇബ്റാഹീമും, (കെട്ടി) ഉയർത്തി യിരുന്ന സന്ദർഭം (ഓർക്കുക) (അവർ ഇങ്ങിനെ പ്രാർത്ഥിച്ചിരുന്നു) ഞങ്ങ ളുടെ റബ്ബേ, ഞങ്ങളിൽ നിന്ന് നീ (ഈ കർമം)സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും, അറി യുന്നവനുമായുള്ളവൻ. (128) ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (രണ്ടാളെയും) നിനക്ക് കീഴൊതു ങ്ങിയവരാക്കുകയും ചെയ്യേണമേ ! ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പ്പെടുന്നതായ ഒരു സമുദായത്തെ (ഉണ്ടാക്കേണമേ!) ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാ കർമങ്ങൾ (ത്യാഗ കർമ ങ്ങൾ) കാണിച്ചു തരുകയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരി ക്കുകയും ചെയ്യേണമേ! നിശ്ചയ മായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാ നിധിയുമായുള്ളവൻ. (129) ഞങ്ങളുടെ റബ്ബേ, അവരിൽ നിന്ന് (തന്നെ) ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! (അതെ,) അവർക്ക് നിന്റെ ആയത്തു (ദൃഷ്ടാന്തം) കൾ ഓതിക്കൊടുക്കുകയും, അവർക്ക് വേദഗ്രന്ഥവും, വിജ്ഞാനവും പഠിപ്പി ക്കുകയും, അവരെ സംസ്ക്കരിക്കു കയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, നീ തന്നെയാണ് പ്രതാപശാലിയും, അഗാധജ്ഞ നുമായുളളവൻ. (127) ഉയർത്തുന്ന (പൊക്കിയിരുന്ന)സന്ദർഭം ഇബ്റാഹീം അടിത്തറകളെ, അസ്തിവാരം (ആ) വീട്ടിൽനിന്ന് ഞങ്ങളുടെ റബ്ബേ സ്വീകരിക്കണേ م ِ ن َّ ا ഞങ്ങളിൽ നിന്ന് നിശ്ചയമായും നീ തന്നെ الس َّ م ِ يع ُ കേൾക്കുന്നവൻ അറിയുന്നവൻ (128) ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ ആക്കുകയും വേണമേ കീഴൊതുങ്ങിയവർ ل َ ك َ നിനക്ക് ഞങ്ങളുടെ സന്തതികളിൽ നിന്നും ഒരു സമുദായത്തെ കീഴ്പെട്ട ل َ ك َ നിനക്ക് ഞങ്ങൾക്ക് കാട്ടിത്തരുകയും വേണമേ ഞങ്ങളുടെ ആരാധനാ കർമങ്ങളെ, ത്യാഗ കർമങ്ങളെ, ബലികാര്യങ്ങളെ ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ നിശ്ചയമായും നീ തന്നെയാണ് الت َّ و َّ اب ُ അധികം പശ്ചാത്താപം സ്വീകരിക്കുന്നവൻ ُ ഞ الر ّ َ ح ِ കരുണാനിധി (129) ഞങ്ങളുടെ റബ്ബേ നിയോഗിക്കുകയും വേണമേ ِ م ْ ദ ف ِ അവരിൽ നിന്ന് ر َ س ُ ولا ഒരു ദൂതനെ അവരിൽ നിന്ന് ഓതിക്കൊടുക്കും അവർക്ക് آي َ ات ِ ك َ നിന്റെ ആയത്തുകൾ, ലക്ഷ്യങ്ങൾ (വചനങ്ങൾ) അവർക്ക് പഠിപ്പിക്കുകയും ചെയ്യും വേദ(ഗ്രന്ഥം) വിജ്ഞാനവും തത്വവും അവരെ സംസ്കരിക്കും നിശ്ചയമായും നീ തന്നെ പ്രതാപശാലി അഗാധജ്ഞൻ, യുക്തിമാൻ ഇബ്റാഹീം നബി (അ)യും, നബി (അ)യും കെട്ടി ഉയർത്തുമ്പോൾ ചെയ്ത പ്രാർത്ഥനകളാണിത്. അടിത്തറ മാത്ര മല്ല, അതിന്റെ മീതെ ഭിത്തികെട്ടി പൂർത്തിയാക്കുകയും അവർ ചെയ്തിട്ടുണ്ട്. അടിത്തറകെട്ടുമ്പോൾ തന്നെ പ്രാർത്ഥനയും നടന്നിരുന്നുവെന്നാണ് ഈ വചനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഞങ്ങളുടെ ഈ കർമം സ്വീകരിക്കേണമേ എന്നും മ റ്റും പ്രാർത്ഥിക്കുവാൻ ഏറ്റവും യോജിച്ച സന്ദർഭമാണല്ലോ അത്. നിർമി ക്കുവാനുള്ള കൽപന ലഭിച്ചത് ഇബ്റാഹീം നബി(അ) ക്കായിരുന്നുവെന്നും, അദ്ദേഹം ആവ ശ്യപ്പെട്ട പ്രകാരം പുത്രൻ (അ) അതിൽ സഹകരിച്ചുവെന്നും ൽ (അ)കല്ല് ശേഖരിച്ചുകൊണ്ട് വന്ന് കൊടുക്കുകയും ഇബ്റാഹീം(അ) അത് വാങ്ങി ഭിത്തിപടുക്കുകയുമായിരുന്നു ചെയ്തിരുന്നതെന്നും ഹദീഥുകളിൽ പ്രസ്താവിക്ക പ്പെട്ടിരിക്കുന്നു. ഈ പ്രാർത്ഥനയിൽ താഴെ കാണുന്ന ആറ് അപേക്ഷകളാണ് വർ അല്ലാഹുവിനോട് അപേക്ഷിച്ചിരിക്കുന്നത്. ഓരോന്നിൽ നിന്നും നമുക്ക് പ ലതും മനസ്സിലാക്കുവാനുണ്ട്. അതിനുവേണ്ടിത്തന്നെയാണല്ലോ അല്ലാഹു അതൊക്കെ ഉദ്ധരിച്ചതും. ഇവയാണത് : (1) (റബ്ബേ, ഞങ്ങളിൽ നിന്ന് ഈ കർമം സ്വീകരിക്കേണമേ) എന്നാകുന്നു. പ്രവർത്തിക്കുന്ന കാര്യം കൽപിക്കപ്പെട്ടതും, പുണ്യകർമവുമായി രുന്നാൽ തന്നെയും അത് അല്ലാഹു സ്വീകരിച്ചെങ്കിലേ അതിന് പ്രതിഫലം ലഭിക്കുകയുള്ളൂ. പ്രത്യക്ഷത്തിൽ കാണപ്പെടാവുന്നതോ, അല്ലാത്തതോ ആയ പല കാരണങ്ങളാലും അത് അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കുവാൻ സാധ്യതയുണ്ട്. സജ്ജനങ്ങളുടെ മദ്ധ്യെ, വല്ല ദാനധർമവും നൽകുമ്പോൾ തങ്ങൾ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണെന്നുള്ള ചിന്തയാൽ അവരവരുടെ ഹൃദയങ്ങൾ നടുങ്ങിക്കൊണ്ടായിരിക്കും അവരത് ّ َ ِ ين َ/آت )എന്ന് (23:60) അല്ലാഹു പ്രസ്താവിച്ചത് സ്മരണീയമത്രെ. (2) (ഞങ്ങളെ രണ്ടാളെയും നിനക്ക് കീഴൊതുങ്ങിയവർ - മുസ്ലിംകൾ - ആക്കേണമേ) എന്നാണ്. നിന്റെ വിധിവിലക്കുകൾക്കെതിരായി ആരുടെ കൽപനക്കും വഴങ്ങാത്ത, നിന്നെ മാത്രം ആരാധിക്കുന്ന നിഷ്കളങ്കരാക്കണേ എന്ന് സാരം. മുസ്ലിംകളെന്ന് മാത്രമല്ല, പ്രവാചകൻമാർകൂടിയായ ആ മഹാൻ മാർ ഇങ്ങിനെ പ്രാർത്ഥിക്കുമ്പോൾ, നമ്മെപ്പോലെ പാപികളും, തെറ്റുകുറ്റങ്ങളിൽ മുഴുകിയ വരുമായ ആളുകളെ സംബന്ധിച്ചിടത്തോളം ഈ പ്രാർത്ഥനയുടെ ആവശ്യകത എത്ര വമ്പിച്ചതാണെന്ന് ആലോചിച്ചു നോക്കുക ! ഒരാൾ പ്രത്യക്ഷത്തിൽ നിയമദൃഷ് ട്യാ മുസ്ലിമായാൽപോര, അല്ലാഹുവിന് തികച്ചും കീഴ്പെട്ട യഥാർത്ഥ മുസ്ലിം തന്നെ ആയിരിക്കേണ്ടതുണ്ട്. ഒരിക്കൽ മുസ്ലിമായിക്കഴിഞ്ഞാൽപോര, മരണംവരെ ആ ഇസ്ലാം നിലനിൽക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു (നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കരുത്) (3) (ഞങ്ങളുടെ സന്തതികളിലും നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെമുസ്ലിംകളായ സമുദായത്തെ-ഉണ്ടാക്കേണമേ) എന്ന്. അവ നവന് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ പോരാ, അവനവന്റെ മക്കൾക്കും കുടുംബത്തിനും, ഭാവിതലമുറക്കും വേണ്ടികൂടി പ്രാർത്ഥിക്കേണ്ടതുണ്ട്. അവരും നന്നായിത്തീ രണമെന്നുള്ള മോഹവും താൽപര്യവും ഓരോരുത്തർക്കും ഉണ്ടായിരിക്കണം. പ്രാർത്ഥനയിൽ ആദ്യം സ്വന്തത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്. പിന്നീടാ ണ് മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത് എന്നൊക്കെ ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. സജ്ജനങ്ങളുടെ സവിശേഷ ഗുണങ്ങൾ പലതും പറഞ്ഞകൂട്ടത്തിൽ ഒരു സ്ഥലത്ത് അല്ലാഹു പറയുന്നു: (ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും നീ ഞങ്ങൾക്ക് കൺകുളിർമ പ്രദാനം ചെയ്യുകയും, ഞങ്ങളെ നീ ഭയഭക്തൻമാർക്ക് മുമ്പൻമാരാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമായിരിക്കും അവർ. (25:74) നിന്നെ ഞാൻ ജനങ്ങൾക്ക് നേതാവാക്കുന്നതാണെന്ന് അല്ലാഹു അറിയിച്ചപ്പോൾ, തന്റെ സന്തതികളിലും നേതൃത്വം നിലനിറുത്തുവാൻ വേണ്ടി ഇബ്റാഹീം നബി (അ) പ്രാർത്ഥിച്ചതും നാം കണ്ടുവല്ലോ. ഞങ്ങളുടെ സന്തതികൾ എന്ന വാക്കിൽ ഇസ്ഹാക്വ്(അ)ന്റെ സന്താന പരമ്പരയായ (അ) ന്റെ സന്താനപരമ്പരയായ അറബികളും ഉൾപ്പെടുമെങ്കിലുംസന്ദർഭം നോക്കുമ്പോൾ - മുഖ്യമായും ഈ പ്രാർത്ഥന അറബികളുടെ വിഷയത്തിലാണ് സാക്ഷാൽകൃതമാകുന്നതെന്നുവേണം കരുതുവാൻ. മുസ്ലിം സമുദായം നില നിന്ന് വന്നതും പ്രധാനമായും അവരിലൂടെത്തന്നെയാണല്ലോ. (4) (ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാ കർമങ്ങൾ കാണിച്ചു തരേണമേ) എന്നുള്ളതാണ്. എന്നാൽ ആരാധനാ കർമങ്ങൾ എന്നാണ് വാക്കർത്ഥമെങ്കിലും, ഹജ്ജ്സംബന്ധമായ ആരാധനാ കർമങ്ങളെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടും അതുപയോഗിക്കപ്പെടാറുണ്ട്. സന്ദർഭം പരിഗണിക്കുമ്പോ ൾ ഇവിടെയും കൂടുതൽ സാധ്യത കാണുന്നത്. (അല്ലാഹുവിനറിയാം) അല്ലാഹുവിനായി ചെയ്യപ്പെടുന്ന ആരാധനാ ട രൂപവും സ്വഭാവങ്ങളും എപ്രകാരമായിരിക്കണമെന്നും അവനിൽ നിന്നു തന്നെ അറിവും അനുമതിയും മനുഷ്യൻ അവക്ക് സ്വയം രൂപകൽപന. നൽകിയാൽപോരാ എന്നും ഈ പ്രാർത്ഥനയിൽ നിന്നു മനസ്സിലാക്കാം لا يعبد االله َّ الا بما شرع (അല്ലാഹു നിയമിച്ച പ്രകാരമല്ലാതെ അവനു ആരാധന ചെയ്യപ്പെട്ടുകൂടാ) എന്നുള്ളത് ഇസ്ലാമിലെ ഒരു അംഗീകൃത തത്വമാകുന്നു . അതുകൊണ്ടാണ് അല്ലാഹുവോ, അവന്റെ റസൂലോ, കാണിച്ചും അംഗീകരിച്ചും തന്നിട്ടില്ലാത്ത എല്ലാ ആരാധനാ രൂപങ്ങളും അനാചാരങ്ങളായിത്തീരുന്നതും. (5) (ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ) എന്നാകുന്നു. പ്രവാചകൻമാർപോലും പാപമോചനം തേടുകയും, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടിരിക്കുകയും പതിവാണെന്നിരിക്കെ, ആ വിഷയത്തിൽ നാം എത്ര മാത്രം ആലോചിച്ചു നോക്കുക! നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഹേ മനുഷ്യരേ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിൻ. ഞാൻ തന്നെ, ദിനംപ്രതി നൂറുപ്രാവശ്യം പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്നു.' (മു) (6) ر َ س ُ ولا (അവർക്ക് അവരിൽ നിന്ന് ഒരു റസൂലിനെ നിയോഗിക്കണേ) എന്നു തുടങ്ങിയുള്ള അപേക്ഷയാകുന്നു. തങ്ങളുടെ ഭാവിസന്തതികളിൽ അല്ലാഹുവിന് കീഴ്പ്പെട്ടു ജീവിക്കുന്ന ഉത്തമ സമുദായമുണ്ടായിരിക്കണമെന്നുള്ള ആ മഹാൻമാരുടെ ആവേശത്തിൽ നിന്ന് ഉളവായതാണ് ഈ പ്രാർത്ഥന. ഒരു ജനതക്ക് സത്യോപദേശം നൽകുവാൻേ വണ്ടി നിയുക്തനാകുന്ന ദൈവദൂതൻ, അതേ ജനതക്ക് പരിചിതനായ ഒരാളായിരിക്കു ന്നതാണല്ലോ പലനിലക്കും നന്നായിരിക്കുക. ഇബ്റാഹീം നബി (അ) യുടെ ഈ പ്രാർത്ഥന മുഹമ്മദ് നബി തിരുമേനിയുടെ നിയോഗം മൂലം അല്ലാഹു നിവൃത്തി യാക്കിയിരിക്കുന്നു. "ابراه دعوة ا (ഞാൻ എന്റെ പിതാവ് ഇബ്റാഹീമിന്റെ പ്രാർത്ഥനയാണ്) എന്ന് നബി പ്രസ്താവിച്ചതായി ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി തിരുമേനി യെ നിയോഗിച്ചയച്ച അനുഗ്രഹം ഓർമിപ്പിക്കുന്ന സന്ദർഭങ്ങളിൽ, ഇബ്റാഹീം(അ)ന്റെ ഈ പ്രാർത്ഥനയിൽ റസൂലിന്റെ ഗുണവിശേഷങ്ങളായി അദ്ദേ ഹം എടുത്തു പറഞ്ഞിട്ടുള്ള അതേ ഗുണങ്ങളാൽ നബി യെ വിശേഷിപ്പിച്ചുകൊണ്ടാണ് അല്ലാഹു അത് ഓർമിപ്പിക്കാറുള്ളത്. താഴെ 151-ാം വചനവും, സൂറഃ 2-ാം വചനവും നോക്കുക) ഇബ്റാഹീം (അ) ആ പ്രാർത്ഥന ചെയ്ത കാലത്ത് മക്കാ പരിസരത്ത് ഒരു ജനതയാകട്ടെ, സമുദായമാകട്ടെ നിലവിൽ വന്നു കഴിഞ്ഞിട്ടില്ല. ഭാവിയിൽ വരാൻ പോകുന്നതേയുള്ളൂ. ഓരോ പ്രാർത്ഥനയുടെയും ലക്ഷ്യമെന്താണെന്നും, അത് സഫലമാക്കേണ്ടുന്ന സന്ദർഭമേതാണെന്നും ഏറ്റവും അറിയുന്നവൻ അല്ലാഹുവാണല്ലോ . അങ്ങനെ ആ പ്രാർത്ഥനക്ക് ശേഷം-ഏറെക്കുറെ നാലായിരം കൊല്ലങ്ങൾക്ക് ശേഷം - അല്ലാഹു ആ പ്രാർത്ഥനയുടെ ഫലമായി അറേബ്യായിൽ നബി തിരുമേനി യെ റസൂലാക്കി നിയോഗിച്ചു. ഇതിൽ നിന്ന് ഒരു സംഗതി പ്രത്യേകം മനസ്സി ലാക്കേണ്ടതുണ്ട്. പ്രാർത്ഥനകൾക്ക് അപ്പപ്പോൾ തന്നെ ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. ഓരോന്നും തക്കസമയത്തായിരിക്കും അല്ലാഹു നടപ്പിലാക്കുക. പ്രാർത്ഥനകളിൽ ധൃതികൂട്ടരുതെന്നും, ധൃതികൂട്ടാത്ത പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്നും ന ബി സത്യവിശ്വാസികളോട് ഉപദേശിച്ചിട്ടുള്ളതും അതുകൊണ്ടാകുന്നു. (ബു.മു ) റസൂലിന്റെ പ്രത്യേകതകളായി ഇബ്റാഹീം (അ) പ്രാർത്ഥനയിൽ എടുത്തുപറഞ്ഞതും അല്ലാഹു ഒന്നിലധികം സ്ഥലത്ത് റസൂൽ വിശേഷിപ്പിച്ചതുമായ ആ ഗുണവിശേഷങ്ങൾ ഇവയാണ്: (1) അല്ലാഹുവിന്റെ ആയത്തുകൾലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും - അവർക്ക് ഓതിക്കേൾപ്പിക്കുക( അല്ലാഹുവിന്റെ എകത്വം, മരണാനന്തരജീവിതം മുതലായവ സംബന്ധിച്ച് ആവശ്യമായ ലക്ഷ്യദൃഷ്ടാന്തങ്ങൾ വിവരിച്ചുകൊടു ക്കുകയെന്നു സാരം. (2) അവർക്ക് വേദഗ്രന്ഥം പഠിപ്പിക്കുക( വിശുദ്ധ മുഖേനയാണ് ഈ വിശേഷണം പൂർത്തിയാകുന്നത്. (3) അവർക്ക് വിജ്ഞാനവും പഠിപ്പിക്കുക( "യുക്തി,' യുക്തിതത്വം, വിജ്ഞാനം എന്നൊക്കെയാണ് (ഹിക്മത്ത്)ന് വാക്കർത്ഥം കൽപിക്കപ്പെടാറുള്ളത്. ഓരോ കാര്യവും അതതിന്റെ സ്ഥാനത്തും യഥാരൂപത്തിലും അറിയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നാണതുകൊണ്ട് വിവക്ഷ. നബി ജനങ്ങൾക്ക് "ഹിക്മത്ത്' പഠിപ്പിച്ചു കൊടുക്കുക എന്നത് അവിടുത്തെ സുന്നത്താ കുന്ന ചര്യമുഖേനയാണ് നിവൃത്തിയാകുന്നത്. അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളുടെയും നിയമനിർദേശങ്ങളുടെയും പ്രാവർത്തികരൂപവും, അവയനുസരിച്ചുള്ള ജീവിതക്രമവും തിരുമേനി സമുദായത്തിന് വിവരിച്ചുകൊടുത്തിരിക്കുന്നത് അവിടുത്തെ വാക്ക് മുഖേനയും പ്രവൃത്തി മുഖേനയുമാണല്ലോ. അതാണ് അവിടുത്തെ സുന്നത്തും. ചില ഭൗതിക പ്രേമികൾ കരുതുന്നത്പോലെ, ഭൗതിക ശാസ്ത്രങ്ങളോ ശാസ്ത്രീയ തത്വങ്ങളോ അല്ല അതുകൊണ്ടുദ്ദേശ്യം. (4) അവരെ സംസ്കരിക്കുക( കേവലം ഐഹികമായ ഏതാനും ജീവിതപരിഷ്കരണങ്ങൾ നബി ഇതിന്റെ താൽപര്യം. വിശ്വാസാചാരങ്ങളിലോ, സ്വഭാവത്തിലോ, പെരുമാറ്റത്തിലോ, ഇടപാടുക ളിലോ മാത്രമല്ല, മാനുഷിക ജീവിതത്തിന്റെ - പ്രധാനമെന്നോ അപ്രധാനമെന്നോ വ്യത്യാസമി ല്ലാതെ -എല്ലാ തുറകളിലും വ്യാപകമായതായിരുന്നു നബി തിരുമേനി വരുത്തിയ സംസ്കരണം. ഇസ്ലാമിന്റെ ശത്രുക്കൾക്ക്പോലും നിഷേധിക്കുവാൻ കഴിയാത്ത ഒരു ചരി ത്ര സത്യമാണിത്. ഇതിന് ഉദാഹരണങ്ങൾ നിരത്തിക്കാട്ടുന്ന പക്ഷം, അത് വളരെയേ റെ ദീർഘിച്ചു പോകും. കേവലം ഒന്നുരണ്ട് ചെറിയ ഉദാഹരണം മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം: സൽമാൻ (റ) പറയുകയാണ് : "മുശ്രിക്കുകളിൽ ചിലർ ഇങ്ങിനെ പറയുകയുണ്ടായി : നിങ്ങളുടെ ആൾ (നബി തിരുമേനി) നിങ്ങൾക്ക് മലമൂത്ര വിസർജ്ജനംകൂടി പഠിപ്പിക്കുന്നതായി കാണുന്നുവല്ലോ.' ഞാൻ പറഞ്ഞു: "ശരി ഞങ്ങൾ (വിസർജ്ജനവേളയിൽ) ക്വിബ്ലക്ക് മുന്നിടരുതെന്നും, വലങ്കൈകൊണ്ട് ശു ചീകരണം ചെയ്യരുതെന്നും, മൂന്നിൽ കുറഞ്ഞകല്ലുകൾകൊണ്ട് മതിയാക്കരുത്-അതിൽ കാ ഷ്ടവും എല്ലും ഉണ്ടാവരുത്-എന്നും അവിടുന്ന് ഞങ്ങളോട് കൽപിച്ചിരിക്കുന്നു, (അ .മു) യിൽ നിന്ന് ഉർവത്തുബ്നു സുബൈർ (റ) ഉദ്ധരിച്ച ഒരു ഹദീ ഥിന്റെ സാരം ഇപ്രകാരമാകുന്നു: "നാല് വിധത്തിലായിരുന്നു ജാഹിലിയ്യത്തിൽ വിവാഹം നടന്നി രുന്നത്. അവയിൽ ഒന്ന് ഇന്ന് ജനങ്ങൾ സ്വീകരിച്ചു വരുന്ന വിവാഹമാകുന്നു . അതായത്, ഒരാൾ ഒരാളുടെ അടുക്കൽ അയാളുടെ മകളെയോ അധികാരത്തിൽ പെട്ടവളെ യോ വിവാഹാലോചന നടത്തി മഹ്ർ കൊടുത്തു വിവാഹം ചെയ്യുക. മറ്റൊന്ന് : ഒരാൾ തന്റെ ഭാര്യ ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുമ്പോൾ അവളോട് നീ ഇന്ന ആളുടെ അടുക്കൽ ചെന്ന് ദാമ്പത്യ ജീവിതം നയിച്ചുകൊള്ളുക എന്ന് പറഞ്ഞു അവളെ അയക്കുകയും പിന്നീട് അവൻ അവളുമായി സമീപിക്കാതിരിക്കുകയും ചെയ്യുക. അങ്ങിനെ അയാളിൽ നിന്ന് അവൾ ഗർഭം ധരിച്ചു കഴിഞ്ഞാൽ അവൻ ഇഷ്ടപ്പെടുന്ന പക്ഷം അവൻ അവ ളെ കുട്ടിക്ക് സാമർത്ഥ്യവും യോഗ്യതയുമുണ്ടായി ത്തീരുവാൻ വേണ്ടിയാണിത് ചെയ്യുന്നത്. വേറൊരു വിവാഹം ഇതാണ് : പത്തിന് താഴെ പുരുഷൻമാർ ഒരു സ്ത്രീയുടെ അടുക്കൽചെന്ന് അവളുമായി സംസർഗമുണ്ടാകുക. അവൾ ഗർഭംധരിച്ചു പ്രസവം കഴിഞ്ഞാൽ, അവൾ അവരെ വിളിച്ചു വരുത്തി വരിൽ ഇന്നവന്റെയാണ് കുട്ടി എന്ന് നിർണയിക്കുക. അങ്ങിനെ, കുട്ടി അവന്റെതായി ഗണിക്കപ്പെടുക. അതവന് നിഷേധിക്കുവാൻ വയ്യ. നാലാമത്തെ വിവാഹം ഇങ്ങിനെയാണ്: ഒരു സ്ത്രീയെ പലരും സമീപിക്കുക, ആരു ചെന്നാലും അവൾ സ്വീകരിക്കും. തേവിടിശ്ശികളാണിവർ. ആർക്കും വാൻ അവർ തങ്ങളുടെ വാതിൽക്കൽ ഒരു കൊടി നാട്ടുകയും ചെയ്യും. ഗർഭം ധരിച്ചു കുട്ടിയെ പ്രസവിച്ചാൽ എല്ലാവരെയും വിളിച്ചുകൂട്ടി അവരിൽ ആരുടെ കുട്ടിയാണെന്നാണോ നിരീക്ഷകന്റെ അഭിപ്രായമെങ്കിൽ അപ്രകാരം അവന്റെതാണെന്ന് നിശ്ചയിക്കുക. അവനത് നിരസിക്കുവാൻ പാടില്ല അങ്ങനെ, സത്യവുമായി മുഹമ്മദ് നിയോഗിക്കപ്പെട്ടപ്പോൾ, ഇന്ന് ജനങ്ങളിൽ നിലവിലുള്ള ഈ (ഒന്നാമത്തെ) വിവാഹമല്ലാത്ത ജാഹിലിയ്യാ വിവാഹങ്ങളെല്ലാം അവിടുന്ന് തകർത്തുകളഞ്ഞു.' (ബുഖാരി) ഇബ്റാഹീം നബി (അ)യുടെ പ്രാർത്ഥനകൾ അടങ്ങിയ ഈ മൂന്ന് വചനങ്ങളിൽ ഓരോന്നിന്റെയും അവസാനത്തെ വാചകം ശ്രദ്ധിച്ചു നോക്കുക. ആദ്യത്തെതിൽ, തങ്ങളുടെ കർമം സ്വീകരിക്കുവാൻ പ്രാർത്ഥിച്ചുകൊണ്ട് "അല്ലാഹുവേ, നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്' എന്ന് പറഞ്ഞിരിക്കുന്നു. രണ്ടാമത്തെതിൽ ഞങ്ങളെ മുസ്ലിംകളാക്കുകയും, ഞങ്ങളുടെ സന്താനങ്ങളിലും മുസ്ലിംകളായ രു സമുദായം ഉണ്ടായിരിക്കുകയും ചെയ്യണമെന്നും മറ്റും പ്രാർത്ഥിച്ചുകൊണ്ട് "അല്ലാഹുവേ, നീ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്' എന്നും പറഞ്ഞിരിക്കുന്നു. മൂന്നാമത്തെതിൽ, ഭാവിയിൽ അവരിൽ ഒരു റസൂലിനെ നിയോഗിക്കുക വഴി അവരെ ഒരുത്തമ സമുദായമാക്കിത്തീർക്കുവാൻ വേണ്ടതൊക്കെ ചെയ്യണമെന്നപേക്ഷിച്ചുകൊണ്ട് "അല്ലാഹുവേ, നീ പ്രതാപശാലിയും അഗാധജ്ഞനുമാണ്' എന്നും പറഞ്ഞിരിക്കുന്നു. പ്രാർത്ഥനാവേളയിൽ പ്രാർത്ഥിക്കപ്പെടുന്ന വിഷയങ്ങൾ സാധിപ്പിച്ചുതരുമാറുള്ള അല്ലാഹുവിന്റെ ഉൽകൃഷ്ടഗുണങ്ങൾ വഴി സന്ദർഭോചിതം അവനെ പുകഴ്ത്തിപ്പറയുന്നത് നല്ലതാണെന്നും അത് പ്രാർത്ഥനയുടെ മര്യാദയാണെന്നും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഈ സംഗതി വേറെയും വചനങ്ങളിൽ നിന്നും നബി വാക്യങ്ങളിൽ നിന്നും ഗ്രാഹ്യമാണ്. വിഭാഗം - 16 നേതാക്കളും യോഗ്യൻമാരുമായവരുടെ അടുക്കലേക്ക് മാത്രമെ സ്വന്തം ഭാര്യയെ ഇങ്ങിനെ വിട്ടയക്കാറുളളൂ അവരിൽ നിന്ന് ജനിക്കുന്ന കുട്ടിക്ക് സാമർ ത്ഥ്യവും ബുദ്ധിയുമൊക്കെ ഉണ്ടാകുമെന്നാണവരുടെ കണക്ക്കൂട്ടൽ فتح البارى അവസാനത്തെ രണ്ടും ചില അപരിഷ്കൃത വിഭാഗങ്ങളിൽ ഇന്നും ദുർല്ലഭമായെങ്കിലും നിലവിലുള്ളതാണ്. അൽപം ചില വ്യത്യാസം ഉണ്ടാകു മെന്ന് മാത്രം.
2:130–132

وَمَن يَرۡغَبُ عَن مِّلَّةِ إِبۡرَٰهِـۧمَ إِلَّا مَن سَفِهَ نَفۡسَهُۥۚ وَلَقَدِ ٱصۡطَفَيۡنَٰهُ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّـٰلِحِينَ

إِذۡ قَالَ لَهُۥ رَبُّهُۥٓ أَسۡلِمۡۖ قَالَ أَسۡلَمۡتُ لِرَبِّ ٱلۡعَٰلَمِينَ

وَوَصَّىٰ بِهَآ إِبۡرَٰهِـۧمُ بَنِيهِ وَيَعۡقُوبُ يَٰبَنِيَّ إِنَّ ٱللَّهَ ٱصۡطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ

(130) ആരാണ് ഇബ്റാഹീമിന്റെ മാർഗത്തോട് അതൃപ്തി കാണിക്കുക - തന്നെത്തന്നെ ഭോഷനാക്കിയ ഇഹത്തിൽ അദ്ദേഹത്തെ നാം (ശുദ്ധനായി) തിരഞ്ഞെടു ത്തിട്ടുണ്ട്: പരലോകത്തിൽ അദ്ദേഹ മാകട്ടെ, നിശ്ചയമായും സജ്ജനങ്ങ ളിൽ പെട്ടവനുമാകുന്നു. (131) അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ കീഴൊതുങ്ങുക (മുസ്ലിമാകുക) എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ലോക രക്ഷിതാവിന് കീഴൊതു ങ്ങിയിരിക്കുന്നു. (132) ഇതിനെപ്പററി ഇബ്റാഹീം തന്റെ മക്കളോട് വസ്വിയ്യത്തും ചെയ്തിരിക്കുന്നു: തന്റെ മക്കളോട് (അതെ) എന്റെ മക്കളേ, നിശ്ചയമായും, അല്ലാഹു നിങ്ങൾക്ക് മതത്തെ (ശുദ്ധമാക്കി) തിരഞ്ഞെടുത്തു തന്നിരിക്കുന്നു: ആകയാൽ, നിങ്ങൾ കീഴൊതു ങ്ങിയവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ തീർച്ചയായും മരണപ്പെടരുത് എന്ന്. (130) و َ م َ ن ْ ആർ, ഏതൊരുത്തൻ അതൃപ്തിപ്പെടും ഇബ്റാഹീമിന്റെ മാർഗത്തോട് യാതൊരുവനല്ലാതെ س َ ف ِ ه َ അവൻ വിഡ്ഢിയാക്കി തന്നെത്തന്നെ തീർച്ചയായും ഉണ്ട് അദ്ദേഹത്തെ നാം തിരഞ്ഞെടുത്തു, തെളിയിച്ചെടുത്തു ഇഹലോകത്തിൽ നിശ്ചയമായും അദ്ദേഹമാകട്ടെ الآخ പരലോകത്തിൽ الص സജ്ജനങ്ങളിൽ പെട്ടവനാണ്. (131) അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രക്ഷിതാവ് കീഴൊതുങ്ങുക, മുസ്ലിമാകുക َ لا َ ق അദ്ദേഹം പറഞ്ഞു ഞാൻ കീഴൊതുങ്ങിയിരിക്കുന്നു ലോകരക്ഷിതാവിന് (132) ഇതിനെപ്പറ്റി വസ്വിയ്യത്തും ചെയ്തു ഇബ്റാഹീം ِ هي ِ ن َ ب തന്റെ മക്കളോട്, പുത്രന്മാരോട് എന്റെ മക്കളേ, പുത്രൻമാരേ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു തിരഞ്ഞെടുത്തു (തെളിയിച്ചെടുത്തു) തന്നിരിക്കുന്നു ُ م ُ , ل َ നിങ്ങൾക്ക് ِ ّ ين َ ആا മതത്തെ, നടപടി ക്രമത്തെ നിങ്ങൾ മരണപ്പെടരുത് നിങ്ങൾ ആയിക്കൊണ്ടല്ലാതെ കീഴൊതുങ്ങിയവർ മുസ്ലിംകൾ (യർഗബ്) എന്ന ക്രിയാരൂപത്തിന്റെ തൊട്ടുകിടക്കുന്ന അവ്യയം في ِ ആകുമ്പോൾ അതിന് ആഗ്രഹിക്കുക, തൃപ്തി കാണിക്കുക എന്നും ع َ ن ْ ആകുമ്പോൾ വെറുക്കുക, അതൃപ്തി കാണിക്കുക എന്നും അർത്ഥമായിരിക്കും. രണ്ടാമത്തെ രൂപത്തിലാണ് ഇവിടെയുള്ളത്. ഈ വചനങ്ങളുടെ സാരം ഇങ്ങിനെ സംഗ്രഹിക്കാം: "ഇബ്റാഹീം (അ) സ്വീകരിച്ചുവന്ന വിശ്വാസാദർശങ്ങളും നടപടി ക്രമങ്ങളും മുകളിൽ പ്രസ്താവിച്ച പ്രകാരമായിരുന്നു. അതെ, ഇസ്ലാമിന്റെ മാർഗ മായിരുന്നു അദ്ദേഹത്തിന്റെ മാർഗം. അപ്പോൾ, അദ്ദേഹത്തിന്റെ ആ മാർഗം വിട്ടേച്ചു മറ്റൊ രു മാർഗം സ്വീകരിക്കുന്നവർ തങ്ങളെത്തന്നെ സ്വയം വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ഇബ്റാഹീം (അ) ആണെങ്കിൽ, ജനങ്ങൾക്ക് നേർമാർഗവും തൗഹീദും വിവരിച്ചുകൊടുക്കുവാൻ വേണ്ടി ഈ ലോകത്ത് അല്ലാഹു തിരഞ്ഞെടുത്തയച്ച രു നേതാവാണ്. പരലോകത്തിലോ, അല്ലാഹുവിന്റെ നല്ലവരായ അടിയാൻമാരിൽ ഒരാളുമാകുന്നു. ചുരുക്കത്തിൽ, അല്ലാഹു സർവ്വലോക രക്ഷിതാവാകകൊണ്ട് അവന്റെ കൽപനകൾക്ക് കീഴൊതുങ്ങി ജീവിക്കൽ മനുഷ്യന്റെ കടമയാണെന്നുള്ള ബോധത്തോടെ, അവന്റെ കൽപനകൾക്കെല്ലാം പരിപൂർണമായി കീഴൊതുങ്ങിയ ഒരു മുസ്ലിമായിരുന്നു അദ്ദേഹം. അതാണതിന് കാരണം. മാത്രമല്ല, തന്റെ മ ക്കളോടും സന്തതികളോടും അതേ നിലയിൽ ജീവിക്കുവാൻ അദ്ദേഹം. വസ്വിയ്യത്ത് ചെയ്യുക കൂടി ചെയ്തിരിക്കുന്നു. അപ്പോൾ, അദ്ദേഹത്തിന്റെ സന്താനപരമ്പരകളായ അറബികളുമെല്ലാം അദ്ദേഹത്തിന്റെ മാർഗം പിന്തുടരുവാൻ ബാധ്യസ്ഥരാണ്. അദ്ദേഹത്തിന്റെ പൗത്രനായ (അ) ന്റെ സന്തതികളാണല്ലോ (അ)തന്നെ അപ്രകാരം അദ്ദേഹത്തിന്റെ മക്കളോടും വസ്വിയ്യത്ത് ചെയ്തിരുന്നു. നിങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചു അനുഗ്രഹിച്ചു തന്നിട്ടുള്ള മതമാണ് ഇസ്ലാം. നിങ്ങളുടെ സർവ്വ നൻമകൾക്കുമുള്ള ഏകാവലംബം അതാണ്: ആകയാൽ മറ്റൊരു മാർഗത്തിലേക്കും വഴുതിപ്പോകാതെ യഥാർത്ഥ മരിക്കാവൂ; എന്നൊക്കെയായിരുന്നു രണ്ടുപേരുടെയും വസിയ്യത്ത്. ജീവിതവും, മരണവും അല്ലാഹുവിന്റെ കയ്യിലാണ്; മനുഷ്യന് അതിലൊന്നും സ്വാതന്ത്യ്രമില്ല. എന്നിരിക്കെ ഇന്ന സ്ഥിതിയിലേ മരിക്കാവൂ എന്ന് കൽപിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? എന്ന് ചോദിക്കപ്പെടാം. ഇബ്നുജരീർ (റ) ചൂണ്ടിക്കാട്ടിയപോലെ, അതിനുള്ള മറുപടി ഇതാണ്: നിങ്ങളുടെ ജീവിതകാല ത്തിൽ ഒരിക്കലും നിങ്ങൾ ഇസ്ലാമിനെ കൈവിടരുത്. എപ്പോഴാണ് മരണം വന്നെ ത്തുകയെന്ന് നിങ്ങൾക്കറിഞ്ഞുകൂടല്ലോ. അതുകൊണ്ട് മരണം എപ്പോൾ വന്നാലും ക്ക നിങ്ങൾ മുസ്ലിംകളല്ലാതായിരിക്കുവാൻ ഇടവരരുത്. ഇടവരുത്തിയാൽ നി ങ്ങൾ അല്ലാഹുവിന്റെ ശിക്ഷക്കും കോപത്തിനും പാത്രമായിത്തീരും.
2:133–134

أَمۡ كُنتُمۡ شُهَدَآءَ إِذۡ حَضَرَ يَعۡقُوبَ ٱلۡمَوۡتُ إِذۡ قَالَ لِبَنِيهِ مَا تَعۡبُدُونَ مِنۢ بَعۡدِيۖ قَالُواْ نَعۡبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ إِلَٰهٗا وَٰحِدٗا وَنَحۡنُ لَهُۥ مُسۡلِمُونَ

تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ

(133) അതല്ല. മരണം ആസന്നമായ അവസരത്തിൽ നിങ്ങൾ (അവിടെ) സന്നിഹി അദ്ദേഹം തന്റെ മക്കളോട് നിങ്ങൾ എന്റെ ശേഷം എന്തിനെയാണ് ആരാ ധിക്കുക എന്ന് പറഞ്ഞപ്പോൾ, അവർ പറഞ്ഞു: "നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്റാഹീമിന്റെയും ലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനു മായുള്ളവനെ - (അതെ) ഒരേ ഒരു ആരാധ്യനെ - (ത്തന്നെ) ഞങ്ങൾ ആരാധിക്കും; ഞങ്ങൾ അവന് കീഴൊതുങ്ങിയവരും (മുസ്ലിംകളും) ആയിരിക്കും'. (134) അതൊരു സമുദായം - അതു(കാലം) കഴിഞ്ഞുപോയി! അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായി രിക്കും; നിങ്ങൾ സമ്പാദിച്ചുവെച്ചത് നിങ്ങൾക്കുമുണ്ടായിരിക്കും. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുന്നതുമല്ല. (133) ْ م َ أ അതല്ല, അതോ നിങ്ങൾ ആയിരുന്നു(വോ) സാക്ഷികൾ, സന്നിഹിതർ ആസന്നമായ സന്ദർഭത്തിൽ അതായത് അദ്ദേഹം പറഞ്ഞപ്പോൾ തന്റെ മക്കളോട്, പുത്രൻമാരോട് നിങ്ങൾ എന്തിനെ (ഏതിനെ)ആരാധിക്കും എന്റെ ശേഷം او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾ ആരാധിക്കും നിങ്ങളുടെ ആരാധ്യനെദൈവത്തെ ദآب َ ا നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും അതായത് ഇബ്റാഹീമിന്റെ ഇസ്ഹാക്വിന്റെയും ഒരേ ഒരാരാധ്യനെ ഞങ്ങളാകട്ടെ അവന് മുസ്ലിംകൾ (കീഴൊതുങ്ങിയവർ)ആകുന്നു (താനും) (134) ت ِ ل ْ ك َ അത് أ ُ م َّ ة ٌ ഒരു സമുദായമത്രെ അത് കഴിഞ്ഞുപോയി ا ഥ അതിനുണ്ട്, ഉണ്ടായിരിക്കും അത് സമ്പാദിച്ചുവെച്ചത്, നേടിയത് നിങ്ങൾക്കുമുണ്ട് നിങ്ങൾ സമ്പാദിച്ചുവെച്ചത് നിങ്ങൾ ചോദിക്കപ്പെടുന്നതുമല്ല അവർ ആയിരുന്നതിനെപ്പറ്റി അവർ പ്രവർത്തിക്കും. പാരമ്പര്യവാദികളായ അറബി മുശ്രിക്കുകളെ യും അവിശ്വാസികളെയും പൊതുവെ അഭിമുഖീകരിക്കുന്നതാ ണ് മേൽ കണ്ടചോദ്യം. ആ വാദത്തിന്റെ ഒരു ഖണ്ഡനമാണത്. ഇബ്റാഹീം (അ), (അ) എന്നിവരുടെ വസ്വിയ്യത് തിനെപ്പറ്റി കഴിഞ്ഞ വചനത്തിൽ പറഞ്ഞുവല്ലോ. അറബികളുടെയും സ്ഥിതിഗതികളാകട്ടെ, അതിന് കടകവിരുദ്ധവുമാണ്. അവരുടെ നിലപാട് കണ്ടാൽ, ആ വസ്വിയ്യത്ത് മേലു ദ്ധരിച്ച മാതിരിയിലല്ലമറ്റേതോ വിധത്തിലായിരുന്നു-എന്ന് തോന്നിപ്പോകും. അത്കൊണ്ടാണ് അവരോട് നിങ്ങൾ ആ വസ്വിയ്യത്ത് നടന്നപ്പോൾ അവിടെ വാ എന്ന് നിഷേധരൂപത്തിൽ അല്ലാഹു ചോദിക്കുന്നത്. (അ)ന് മരണമടുത്ത സമയത്ത് അദ്ദേഹം തന്റെ മക്കളെ വിളിച്ചു എന്റെ ശേഷം നിങ്ങൾ ആരെയാണ് ഇലാഹായി സ്വീകരിച്ചാരാധിക്കുകനിങ്ങൾ തൗഹീദിന്റെ മാർഗം വിട്ടേച്ചു ഇതര ജാതിക്കാരുടെ ദൈവങ്ങളെ സ്വീകരിച്ചേക്കുമോ-എന്ന് ചോദിക്കുകയുണ്ടായി. അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു : നിങ്ങളും നിങ്ങളുടെ പിതാക്കളും (ഞങ്ങളുടെ പിതാമഹൻമാരും ) ചെയ്തിരുന്ന മാതിരി അല്ലാഹുവിനെത്തന്നെയായിരിക്കും ഞങ്ങൾ ആരാധിക്കുക ; ഞങ്ങൾ മുസ്ലിംകളായിത്തന്നെ ജീവിക്കും. മറ്റൊരു മാർഗവും ഞങ്ങൾ സ്വീകരിക്കുകയില്ല എന്നൊക്കെ. ഇതാണ് യഥാർത്ഥത്തിൽ നടന്നത്. അങ്ങിനെയല്ല -മറ്റൊരു വിധത്തിലായിരുന്നു-അതെന്ന് നിങ്ങൾ വാദിക്കുന്ന പക്ഷം അതറിയു വാൻ തക്കവണ്ണം നിങ്ങൾ അപ്പോഴവിടെ ഹാജറുണ്ടായിരുന്നുവോ ? ഇല്ലെന്ന് തീർച്ചത ന്നെ. അതിരിക്കട്ടെ, സംഭവിച്ചത് എന്തുതന്നെയായാലും ശരി, അവരെല്ലാം മുമ്പ് കഴിഞ്ഞുപോയി. അവരെല്ലാം ഒരേ ആദർശത്തിലും മാർഗത്തിലും അടിയുറച്ചു ജീവിച്ചവരായിരുന്നു. അവരെപ്പറ്റി തർക്കിച്ചിട്ടു കാര്യമില്ല. അവരുടെ കർ മഫലം അവർക്ക് മാത്രമായിരിക്കും. നിങ്ങളുടെ കർമഫലം നിങ്ങൾ തന്നെ അനുഭവിക്കണം. അവരുടെ പിൻതുടർച്ചക്കാരാണെന്ന് അവകാശപ്പെട്ടത് കൊണ്ട് നിങ്ങൾക്ക് രക്ഷ കിട്ടുകയില്ല . അവരുടെ ചെയ്തികളെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങളുടെ ചെ യ്തികളെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ പാരമ്പര്യ വാദത്തിന് ഒരർത്ഥവുമില്ല എന്ന് സാരം. (അ)ന്റെ പിതാവ് ഇസ്ഹാക്വ് (അ) ആകുന്നു. (അ) അദ്ദേഹത്തിന്റെ പിതൃവ്യനാകുന്നു. പിതാക്കളുടെ കൂട്ടത്തിൽ പിതൃവ്യനെയും എണ്ണിയിരിക്കുകയാണ്. ഏതാണ്ട് പിതാവിന്റെ സ്ഥാനം തന്നെയാണല്ലോ പിതൃവ്യനുമുള്ളത്. ك َ سب (സമ്പാദ്യം)കൊണ്ടുദ്ദേശ്യം ജീവിതത്തിൽ ചെയ്തു വെക്കുന്ന കർമങ്ങളത്രെ. അതാണല്ലോ പരലോകത്തേക്ക് ഈ ലോകത്ത് നിന്ന് നേടിവെക്കു വാനുള്ള സമ്പാദ്യം. നല്ല കർമമെങ്കിൽ നല്ല സമ്പാദ്യവും ചീത്ത കർമമെങ്കിൽ ചീത്ത സമ്പാദ്യവുമായിരിക്കുമെന്ന് മാത്രം. 135. അവർ (വേദക്കാർ) പറയുന്നു: നിങ്ങൾ യഹൂദികളോ നസ്റാനി (ക്രിസ്ത്യാനി) കളോ ആയിക്കൊള്ളു വിൻ, എന്നാൽ നിങ്ങൾ സൻമാർഗം പ്രാപിക്കും. പറയുക (അതല്ല) ഇബ്റാഹീമിന്റെ മാർഗം ധ അതാണ് ഞങ്ങൾ പിൻപറ്റുക പ അദ്ദേഹം "മുശ്രിക്കു' ധ ബഹുദൈവ വിശ്വാസി പ കളിൽ പെട്ടവനായിരുന്നതുമില്ല.
2:135–138

وَقَالُواْ كُونُواْ هُودًا أَوۡ نَصَٰرَىٰ تَهۡتَدُواْۗ قُلۡ بَلۡ مِلَّةَ إِبۡرَٰهِـۧمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ

قُولُوٓاْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَمَآ أُوتِيَ ٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ

فَإِنۡ ءَامَنُواْ بِمِثۡلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا هُمۡ فِي شِقَاقٖۖ فَسَيَكۡفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

Passage continues through verse 2:138.

(135) അവർ പറയുന്നു, പറയുകയും ചെയ്തു ك ُ ون ُ وا നിങ്ങൾ ആകുവിൻ ه ُ ود ً ا ജൂതൻമാർ അല്ലെങ്കിൽ ക്രിസ്ത്യാനികൾ (എന്നാൽ) നിങ്ങൾ സൻമാർഗം പ്രാപിക്കും ق ُ ل ْ നീ പറയുക ب َ ل ْ പക്ഷേ ഇബ്റാഹീമിന്റെ മാർഗം , മതം, നടപടി ഋജുമാനസനായിക്കൊണ്ട്, ശുദ്ധ ഹൃദയനായിക്കൊണ്ടുള്ള അദ്ദേഹം ആയിരുന്നിട്ടുമില്ല മുശ്രിക്കുകളിൽ പെട്ട(വൻ) വേദക്കാർ സത്യവിശ്വാസികളോട് പറയാറുള്ള ചില വാക്കുകളെ അല്ലാഹു ആക്ഷേപ സ്വരത്തിൽ ഉദ്ധരിച്ചതാണിത്. യഹൂദികൾ പറയും : ഞങ്ങളെപ്പോലെ ജൂതമതം സ്വീകരിച്ചാൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാമെന്ന്. ക്രിസ്ത്യാനികൾ പ റയും: ഞങ്ങളെപ്പോലെ ക്രിസ്തീയമതം സ്വീകരിച്ചാൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാമെന്ന്. അഥവാ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നെങ്കിലേ സൻമാർഗം പ്രാപിക്കുകയുള്ളൂ. ഇല്ലെങ്കിൽ നിങ്ങൾ വഴിപിഴച്ചവരായിരിക്കുമെന്ന് ഓരോ കൂട്ടരും മന്നർത്ഥം. ഓരോ കൂട്ടരും മറ്റേവർ പിഴച്ചവരാണെന്ന് വാദിക്കുന്നവരാണല്ലോ. ഇങ്ങിനെ മറുപടി പറയുവാൻ അല്ലാഹു നബി യോട് കൽപിക്കുന്നു: "ഇല്ല അതിന് ഞങ്ങൾ തയ്യാറില്ല. അതുവഴി സൻമാർഗം ലഭിക്കുവാനും പോകുന്നില്ല. പക്ഷേ, നി ങ്ങളും ഞങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ പിതാമഹൻ ഇബ്റാഹീം നബി (അ) സ്വീകരിച്ചിരുന്ന മാർഗം നമുക്ക് പിൻപറ്റാം. അതാണ് ഞങ്ങൾ പിൻപറ്റി വരുന്നത്. അദ്ദേഹം നിങ്ങളെപ്പോലെ ശിർക്കുപരമായ യാതൊരു മാർഗവും സ്വീകരിക്കാതെ, അതിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞു ഞങ്ങളെപ്പോലെ തൗഹീദിന്റെ ഏകമാർഗം സ്വീകരിച്ച ആളായിരുന്നു. അതുകൊണ്ട് ആ മാർഗം കൈവിടുവാൻ ഞങ്ങൾ തയ്യാറില്ല'. (136) (സത്യവിശ്വാസികളേ) നിങ്ങൾ പറയുവിൻ: ഞങ്ങൾ അല്ലാ ഹുവിലും, ഞങ്ങൾക്ക് അവതരി പ്പിക്കപ്പെട്ടതിലും, ഇബ്റാഹീമിനും, ഇസ്ഹാക്വിനും, (അദ്ദേഹത്തിന്റെ) സന്തതികൾക്കും അവതരിപ്പിക്കപ്പെട്ട തിലും, മൂസാക്കും, ഈസാക്കും നൽകപ്പെട്ടതിലും, പ്രവാചകൻമാ ർക്ക് തങ്ങളുടെ റബ്ബിങ്കൽ നിന്ന് നൽകപ്പെട്ടതിലും (എല്ലാം) വിശ്വ സിച്ചിരിക്കുന്നു. അവരിൽ നിന്ന് വ്യത്യാ സം വരുത്തുന്നില്ല. ഞങ്ങൾ അവന് (അല്ലാഹുവിന്) കീഴൊതുങ്ങിയ വരും (മുസ്ലിംകളും) ആകുന്നു. (137) എന്നിട്ട്, നിങ്ങൾ ഏതൊ ന്നിൽ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതിൽ അവരും വിശ്വസിച്ചുവെങ്കിൽ അവർ സൻമാ ർഗം പ്രാപിച്ചു കഴിഞ്ഞു. അവർ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവർ കക്ഷി പിരി വിൽ തന്നെയാകുന്നു. എന്നാൽ, അവരെ (നേരിടുവാൻ) നിനക്ക് അല്ലാഹു മതിയാകും. അവൻ (എല്ലാം)കേൾക്കുന്നവനും അറിയുന്നവനുമത്രെ. (138) (അതെ) അല്ലാഹുവിന്റെ വർണം നൽകൽ! ധ അതത്രെ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് പ. ആരാണ്, വർണം നൽകുന്നതിൽ അല്ലാഹു വിനെക്കാൾ നല്ലവൻ?! ഞങ്ങൾ അവന് തന്നെ ആരാധന ചെയ്യുന്ന വരുമാകുന്നു. (136) ق ُ ول ُ وا നിങ്ങൾ പറയുവിൻ آم َ ن َّ ا ഞങ്ങൾ വിശ്വസിച്ചു ِ َّ اللها ِ ب അല്ലാഹുവിൽ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും ഇബ്റാഹീമിന് ഇസ്ഹാക്വിനും و َ الأس ْ ب َ اط ِ സന്തതി(കുലം)കൾക്കും പൗത്രൻമാർക്കും കൊടുക്കപ്പെട്ടതിലും മൂസാക്കും ഈസാക്കും കൊടുക്കപ്പെട്ടതിലും الن പ്രവാചകന്മാർക്ക് അവരുടെ റബ്ബിങ്കൽ നിന്ന് ഞങ്ങൾ വ്യത്യാസം വരുത്തുകയില്ല, വേർപിരിക്കുന്നതല്ല ഒരാൾക്കിടയിലും അവരിൽ നിന്ന് ഞങ്ങളാവട്ടെ ُ َ ഖ അവന് കീഴൊതുങ്ങിയവർ(മുസ്ലിംകൾ)ആകുന്നു. (137) എന്നിട്ട് അവർ വിശ്വസിച്ചെങ്കിൽ യാതൊന്നുപോലെയുള്ളതിൽ നിങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു ف َ ق َ د ِ എന്നാൽ തീർച്ചയായും അവർ സന്മാർഗം പ്രാപിച്ചു അവർ തിരിഞ്ഞുകളഞ്ഞുവെങ്കിൽ കക്ഷിപിരിവിൽ (കക്ഷിത്തത്തിൽ) തന്നെ എന്നാൽ വഴിയെ അവൻ അവരെ നിനക്ക് തടുത്തുതരും, അവരോട് നിനക്ക് മതിയായേക്കും ُ َّ اللها അല്ലാഹു و َ ه ُ و َ അവൻ, അവൻ തന്നെ الس َّ م ِ يع ُ കേൾക്കുന്നവൻ അറിയുന്നവൻ (138) വർണം നൽകൽ, ചായംകൊടുക്കൽ ِ َّ اللها അല്ലാഹുവിന്റെ و َ م َ ن ْ ആരാണ്, ആരുണ്ട് അധികം നല്ലവൻ َ ن ِ م ِ َّ اللها അല്ലാഹുവിനെക്കാൾ വർണം നൽകലിൽ, ചായംകൊടുക്കലിൽ ഞങ്ങളാവട്ടെ ُ َ ഖ അവന് ആരാധിക്കുന്നവരാകുന്നു. നിങ്ങൾ യഹൂദികളോ ക്രിസ്ത്യാനികളോ ആയാൽ നിങ്ങൾക്ക് സൻമാർഗം ലഭിക്കുമെന്ന് വേദക്കാർ പറഞ്ഞതിന് അർത്ഥഗർഭവും, ചിന്താർഹവും, അതോ ടൊപ്പം അൽപം ഗൗരവസ്വരത്തിലുള്ളതുമായ ഒരു മറുപടി കഴിഞ്ഞ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാണിച്ചു. ഈ വചനങ്ങളിൽ അൽപം ശാന്തവും, അതോടൊപ്പം ഇസ്ലാ മിക വിശ്വാസവും വേദക്കാരുടെ വിശ്വാസവും തമ്മിലുള്ള മൗലികമായ അന്തരം തുറന്നുകാട്ടുന്നതുമായ ഒരു മറുപടി കൂടി സത്യവിശ്വാസികൾക്ക് അല്ലാഹു അറിയിച്ചുകൊടുക്കുന്നു. ഞങ്ങൾ നിങ്ങളെപ്പോലെ, ചില നബിമാരിലും ചി ല വേദഗ്രന്ഥത്തിലും മാത്രം വിശ്വസിച്ച് ബാക്കിയുള്ളതിൽ അവിശ്വസിക്കുകയല്ല ചെയ്യുന്നത്. ഞങ്ങളുടെ നിലപാടിതാണ്. ശിർക്കിന്റെ കലർപ്പൊന്നുമില്ലാതെ ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു. ആൾ വ്യത്യാസമോ കാലവ്യത്യാസമോ നോക്കാതെ ഇബ്റാഹീം, ഇസ്ഹാക്വ് (അ) എന്നിവരും അവരുടെ സന്തതികളിൽപെട്ടവരുമടക്കം എല്ലാ പ്രവാചകൻമാരിലും അവർക്ക് നൽകപ്പെട്ട എല്ലാ ദിവ്യസന്ദേശങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ഇന്നവരിൽ വിശ്വസിക്കും, ഇന്നവരിൽ വിശ്വസിക്കുകയില്ല എന്നിങ്ങിനെയുള്ള പക്ഷഭേദമൊന്നും ഞങ്ങൾക്കില്ല. അതോടുകൂ ടി അല്ലാഹുവിന്റെ എല്ലാ ശാസനകൾക്കും കീഴൊതുങ്ങി ജീവിക്കുന്ന മുസ്ലിംകളുമാണ് ഞങ്ങൾ എന്നൊക്കെയാണ് ആ മറുപടിയുടെ സാരം. തികച്ചും ന്യായയുക്തവും, വർഗീയതയോ, കക്ഷിത്വമോ തീണ്ടാത്തതുമായ ഇൗ വിശ്വാസ സിദ്ധാന്തം സ്വീകരിക്കുവാൻ വേദക്കാർ അവരും സൻമാർഗം പ്രാപിക്കും. ഒരുക്കമില്ലെങ്കിൽ, അതവരുടെ ചേരിപിരിവും, മാത്സര്യവും മാത്രമാണ്. അവരാൽ നേരിട്ടേക്കാവുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും അല്ലാഹു നിങ്ങൾക്ക് രക്ഷ നൽകുന്നതാണ്. അവരിൽ നിന്ന് നിങ്ങളെ സഹായിക്കുവാൻ അല്ലാഹു തന്നെ മതി. എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ അവൻ, എന്നൊക്കെ അല്ലാഹു നബി യെയും സത്യവിശ്വാസികളെയും സമാധാനിപ്പിക്കുകയും ചെയ്യുന്നു. س ِ بط (സിബ്ത്വ്) എന്ന വാക്കിന്റെ ബഹുവചനമാണ് أس ْ ب َ اط (അസ്ബാത്വ്) സന്തതികൾ, കുലങ്ങൾ, ഗോത്രങ്ങൾ, പൗത്രപരമ്പര എന്നൊക്കെയാണിതിന് അർത്ഥം . എന്നുകൂടി പേരുണ്ടായിരുന്ന നബി(അ)ക്ക് പന്ത്രണ്ട് പുത്രൻമാരാണുണ്ടായിരുന്നത്. ഓരോരുത്തരുടെയും സന്താനപരമ്പരകൾക്ക് സിബ്ത്വ് എന്ന് പറയപ്പെടുന്നു. അറബികൾ തങ്ങളുടെ ഗോത്രങ്ങൾക്ക് َ 8ق َ ب ِ ي (ക്വബീലഃ) എന്ന് പറഞ്ഞു വരുന്നതിന്റെ സ്ഥാനത്ത് ഇസ്റാ-ഈല്യർ "സ്വിബ്ത്വ്' എന്ന് പ റയുന്നു. നാം പന്ത്രണ്ട് സിബ്ത്വുകളാക്കി ഭാഗിച്ചിട്ടുണ്ട് എന്ന് (7:160) അല്ലാഹു പ്രസ്താവിച്ചു കാണാം. എന്ന് പൊതുവിൽ പറഞ്ഞുമതിയാക്കാതെ, ചില നബിമാരുടെ പേരുകൾ പ്രത്യേകം എടുത്തുപറയുവാൻ കൽപിച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ആദ്യം ഇബ്റാഹീം, ഇസ്ഹാക്വ്, ക്വൂബ് (അ) എന്നിവരുടെ പേരുകൾ എടുത്തുപ റഞ്ഞു. അറബികളു ടെയും വന്ദ്യരായ പിതാമഹൻമാരും, ഗോത്രപിതാക്കളുമാണല്ലോ അവർ നാലുപേരും. തുടർന്നുകൊണ്ട് ഉണ്ടായിട്ടുള്ള മറ്റെല്ലാ പ്രവാചകൻമാരെക്കുറിച്ചും മൊത്തത്തിൽ و َ الأس ْ ب َ اط ِ (സന്തതികൾക്കും) എന്നും പറഞ്ഞു: അതിനുശേഷം യഹൂദികൾ തങ്ങളുടെ പ്രത്യേക പ്രവാചകനായി സ്വീകരിക്കുന്ന ആളെന്ന നിലക്ക് മൂസാ (അ)നെയും, പിന്നീട് അല്ലാത്തവ രും ഉൾക്കൊള്ളുന്ന ക്രിസ്ത്യാനികൾ അവരുടെ പ്രത്യേക പ്രവാചകനായി സ്വീകരിച്ചുവരുന്ന ഈസാ (അ)നെയും എടുത്തു പറഞ്ഞിരിക്കുന്നു. അവസാനം, ഇവർക്ക് പുറമെ ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകൻമാരെയും ഉൾപ്പെടുത്തി കൊണ്ട് പ്രവാചകൻമാർ നൽകപ്പെട്ടതിലും )എന്നും പറഞ്ഞിരിക്കുകയാണ്. എല്ലാ പ്രവാചകൻമാർക്കും അവതരിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരാണ് ഇറക്കപ്പെട്ട അവരുടെ വിശ്വാസം വിശദരൂപത്തിൽതന്നെ ആയിരിക്കേണ്ടതുണ്ട്. അഥവാ അതിലെ ഓരോ വചനത്തിലും, അതുൾക്കൊള്ളുന്ന ഓരോ തത്വസിദ്ധാന്തത്തിലും തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവർക്ക് ഇറക്കെ പ്പട്ടതിൽ വിശ്വസിക്കുക എന്നതിന്റെ ഉദ്ദേശ്യം അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്നും സത്യമാണെന്നും മൊത്തത്തിൽ വിശ്വസിക്കുക എന്നത്രെ. വി ശദമായ വിശ്വാസം അവയെ സംബന്ധിച്ചേടത്തോളം സാധ്യമല്ലല്ലോ. കാരണം അവയിൽ പ ലതും തീരെ അജ്ഞാതമായിപ്പോയിരിക്കുന്നു. ചിലതിൽ മാറ്റത്തിരുത്തലും കൈകടത്ത ലും വന്നുപോയത് നിമിത്തം യഥാർത്ഥത്തിലുള്ളത് ഏതാണെന്ന് തിരിച്ചറിയുവാൻ സാധ്യമല്ലാതെയും വന്നിരിക്കുന്നു. എന്നാലും അവയിൽ ശരി ക്കും യോജിച്ചു കാണുന്ന ഭാഗം സത്യമാണെന്ന് വിശ്വസിക്കൽ നിർബന്ധമാണുതാനും. പ്രസ്താവനക്ക് വ്യക്തമായും എതിരായിക്കാണുന്ന ഭാഗം നിരസിക്കുകയല്ലാതെ നിവൃത്തിയില്ല. രണ്ടും കൽപിക്കുവാൻ വയ്യാത്ത ഭാഗത്തെപ്പ റ്റി -തൗറാത്തും ഇൻജീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബ്ളിലെ അധികഭാഗവും ഈ വിഭാഗത്തിൽപെട്ടതാണ് താനുംമൗനവലംബിക്കുവാനേ നിവൃത്തിയുള്ളൂ. അബൂഹുറയ്റ(റ)യിൽ നിന്ന് ബുഖാരി(റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഹിബ്രു ഭാഷയിൽനിന്ന് വേദക്കാർ തൗറാത്ത് വായിച്ച് മുസ്ലിംകൾക്ക് റബിഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ, അല്ലാഹുവിന്റെ റസൂൽ പറഞ്ഞു : "നിങ്ങൾ വേദക്കാരെ സത്യമാക്കുകയും അവരെ വ്യാജമാക്കുകയും ചെയ്യരുത് . അല്ലാഹുവിലും അല്ലാഹു അവതരിപ്പിച്ചതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നുവെ പറയുകയും ചെയ്യുവിൻ.' സത്യവിശ്വാസികൾ അവരുടെ വിശ്വാസം പ്രഖ്യാപിക്കേണ്ടതെങ്ങിനെയെന്ന് 136-ാം വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടി. ആ പ്രഖ്യാപനത്തിന് വേദക്കാരി ൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ മറുപടി 137--ാം വചനത്തിലും പ്രസ്താവിച്ചു. അതിന് ശേഷം ആ വിശ്വാസ പ്രഖ്യാപനത്തിന് ആസ്പദമായ ഒരു തത്വം വിവരിച്ചുകൊണ്ട് അതിന്റെ തുടർച്ച എന്ന നിലക്കാ ണ് 138-ാം വചനം നിലകൊള്ളുന്നത്. ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ -വിശദാംശങ്ങളി ൽ കാണാമെങ്കിലും -മഹാൻമാരായ പല വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുള്ളതിന്റെ ആകെ സാരം ഇതാകുന്നു: വേ ദക്കാരായ നിങ്ങൾ നടത്താറുള്ള സ്നാനകർമം വഴി ആളുകൾക്ക് ജൂതവർണവും, ക്രിസ് തീയ വർണവും നൽകി ജാതി തിരിക്കലാണല്ലോ നിങ്ങളുടെ പതിവ്. ഞങ്ങൾ യഹൂദികളോ ക്രിസ്ത്യാനികളോ ആയാൽ ഞങ്ങൾ നേർമാർഗത്തിലാകുമെന്ന് നിങ്ങൾ പറയു ന്നതിന്റെ അർത്ഥം ആ വർണം നൽകി ജാതി തിരിക്കലല്ലാതെ മറ്റൊന്നുമാകയില്ല. എന്നാ ൽ നിങ്ങൾ ചെയ്യുന്നപോലെയുള്ള ചില ചടങ്ങുകൾ വഴി സ്വീകരിച്ച വർണമല്ല ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങൾ സ്വീകരിച്ചവർണം-അതെ, ഞങ്ങളുടെ മതം - മനുഷ്യ പ്രകൃതിക്കനുയോജ്യമായി അല്ലാഹു അംഗീകരിച്ചു തന്ന ഇസ്ലാമാകുന്ന വർണമാകുന്നു. അല്ലാഹുവിനെക്കാൾ നന്നായി വർണം നൽകുവാൻ ആർക്കാണ് കഴിയുക! ഞങ്ങൾ ആരാധിക്കുന്നത് അവനെ മാത്രമാണ് താനും, ഇതാണ് ഇബ്റാഹീം നബി (അ)യും സ്വീകരിച്ചിരുന്ന വർണം; അഥവാ മതം. അല്ലാതെ, പ്പാലെ, സ്നാനജലം കൊണ്ട് വർണം നൽകി ജാതി തിരിക്കുന്ന മതമായിരുന്നില്ല അദ്ദേഹത്തിന്റെത്. അല്ലാഹു നൽകിയ വർണം اللها ) കൊണ്ട് വിവക്ഷ അവന്റെ മതമായ ഇസ്ലാമാണെന്ന് മേൽ വിവരിച്ചതിൽ നിന്ന് മനസ്സിലായല്ലോ. അല്ലാഹു നൽ കിയ പ്രകൃതി ( ِ َّ اللها ة َ ر ْ طف )യാണ് അതുകൊണ്ടുദ്ദേശ്യമെന്നും പറയപ്പെടാറുണ്ട്. ഇതിന്റെയും താൽപര്യം, മനുഷ്യന് അല്ലാഹു നൽകിയ പ്രകൃതിക്കനുസരി ച്ച നടപടി ക്രമം-എന്ന് തന്നെയാകുന്നു. ഇസ്ലാംമതത്തെക്കുറിച്ച് د ِ ين الف َ طرة (പ്രകൃതിമതം) എന്നും മനുഷ്യന്റെ യഥാർത്ഥ പ്രകൃതിക്കൊത്തമതം എന്ന ഉദ്ദേശ്യത്തിൽ الا ِ س ْ لا َ م (ഇസ്ലാമാകുന്ന പ്രകൃതി) എന്നുമൊക്കെ പറയപ്പെടുന്നതും ഇതനുസരിച്ചു തന്നെ. ഇസ്ലാം മതം മനുഷ്യമതമായി അംഗീകരിച്ചതിനെപ്പറ്റി വർണം നൽകുക )എന്ന് ഉപയോഗിച്ചത്, തങ്ങളുടെ മതത്തിൽ ഒരാൾക്ക് ഔപചാരികമായ അംഗത്വം നൽകുന്നതിന് വേണ്ടി വേദക്കാർ ചെയ്യാറുള്ള ഒരു ചടങ്ങിനോട് കിടയൊപ്പിച്ചുകൊണ്ടുള്ള ഒരു പ്രയോഗമത്രെ. ഇതിന് അറബി സാഹിത്യത്തി ൽ 8م ُ ش َ اك (മുശാകലത്ത്) എന്ന് പറയുന്നു. ഇബ്നുജരീർ (റ) പറയുകയാണ്: "ഇവിടെ വർണം നൽകൽകൊണ്ട് വിവക്ഷ ഇസ്ലാമിന്റെ വർണം നൽകലാണ്. ക്രിസ്ത്യാനികൾ അവരുടെ കുട്ടികളെ ക്രിസ്ത്യാനികളാക്കുവാൻ ഉദ്ദേശിക്കുമ്പോൾ ട ഒരു പ്രത്യേക തരം വെള്ളത്തിൽ അവരെ മുക്കുമായിരുന്നു. മുസ്ലിംകളുടെ ജനാബത്ത് കുളി (വലിയ അശുദ്ധിയിൽ നിന്നുള്ള കുളി) പോലെയുള്ള ഒരു തരം ശുദ്ധീകരണമാണിതെന്ന് അവർ പറയുന്നു. ക്രിസ്ത്യാനിസത്തിലുള്ള ഒരു വർണം നൽകൽ ചടങ്ങാണത്.' ഇത് പോലെ വേറെ ചില വ്യാഖ്യാതാക്കളും. പറഞ്ഞു കാണാം. ഈ സ്നാനത്തിന് ഉപയോഗിച്ചു വന്നിരുന്നത് മഞ്ഞ വർണത്തിലുള്ള ഒരു തരം വെള്ളമായിരുന്നുവെന്നും, അതുകൊണ്ടാണ് അത് ചായം (വർണം)കൊടുക്കൽ എന്നർത്ഥമായ എന്ന പേർ വന്നതെന്നും പറയപ്പെടുന്നു. യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാരെ അഭിമുഖീകരിച്ചു കൊണ്ടാണല്ലോ ഈ വചനങ്ങളുള്ളത്. ആ നിലക്ക് - ചില വ്യാഖ്യാതാക്കൾ സൂചിപ്പിക്കുന്നത് പോലെ - ആ രണ്ട് കൂട്ടരുടെയും ഇടയിൽ നടപ്പുള്ളതല്ലാത്ത , അഥവാ ക്രിസ്ത്യാനികളിൽ മാത്രം നടപ്പുള്ള ഒരു കർമത്തെ ആസ്പദമാക്കി വാക്ക് എന്നു വെക്കുവാൻ ന്യായം കാണുന്നില്ല. രണ്ട്കൂട്ടരുടെ ഇടയിലും നടപ്പിലുണ്ടായിരുന്ന ഏതെങ്കിലും വർണം കൊടുക്കൽ കർമത്തെ സൂചിപ്പിച്ചുകൊണ്ടായിരിക്കണം ആ വാക്ക് എന്നുവെക്കുവാനാണ് ന്യാ യം കാണുന്നത്. (അല്ലാഹുവിനറിയാം) ബൈബ്ൾ പരിശോധിക്കുമ്പോഴും രണ്ട് കൂട്ടരിലും ഓരോ തരത്തിലുള്ള സ്നാന സമ്പ്രദായം നടപ്പിലുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത് പുതിയ നിയമത്തിൽ നിന്നും പഴയ നിയമത്തിൽ നിന്നുമു ള്ള ഉദ്ധരണികളെ അടിസ്ഥാനമാക്കി ഈ സ്നാനത്തെപ്പറ്റി വേദ പുസ്തക നിഘണ്ടുവിൽ ഒരു നീണ്ട വിവരണം നൽകിക്കാണാം. പിൽക്കാലക്കാരായ യഹൂദികളിലും ചി ല സ്നാന സമ്പ്രദായങ്ങൾ ഉണ്ടായിരുന്നുവെന്നും ഈസാ നബി (അ)ക്ക് ശേഷം ക്രിസ്ത്യാനികളിലും പലതരം സ്നാനങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്നും അതിൽ നിന്ന് വ്യക്തമാകുന്നു. അതിലെ ചുരുക്കം ചില വാക്യങ്ങൾ ഉദ്ധരിക്കാം: (1) ക്രിസ്തുവിന് ഏകദേശം 250 കൊല്ലം മുമ്പെഴുതിയ ഒരു ഗ്രന്ഥത്തിലാണ് സ്നാനം "സ്നാനം കഴിക്കൽ' എന്നീ അർത്ഥമുള്ള പദം ആദ്യമായി കാണുന്നത്. (2) ബപ്തിസൈൻ ( ആമുശേമെശി )എന്ന പദം യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണത്തെ കുറിക്കുന്നു. (3) യോഹന്നാൻ സ്നാപകന്റെ അടുക്കൽ സ്നാനം കഴിപ്പിച്ചവർ അതിന് ബപ്തിസം ( )എന്ന് പേർ പറഞ്ഞ് കൊണ്ട് ക്രിസ്ത്യാനികളും ആ പേർ സ്വീകരിച്ചു. (4) ഏതായാലും ആദ്യം ഇത് യഹൂദികളുടെ ശുദ്ധീകരണത്തെ മാത്രം കുറിക്കുന്നതായിരുന്നു. (5) ക്രൈസ്തവസ്നാനം ആത്മീയമാണ് യേശുവിന്റെ ശേഷമാണിത് നടപ്പി ലായത്. (6) പുതിയ നിയമത്തിൽ സ്നാനത്തിന്റെ വിധം വിശദമാക്കിയിട്ടില്ല അതിൽ ഭിന്നാഭിപ്രായമാണുള്ളത് (7) ജ്ഞാന സ്നാനം മരിച്ചവനെ തൊട്ട് അശുദ്ധനായവന്റെ ശുദ്ധീകരണം, മാനസാന്തര സ്നാനം, ശിശുസ്നാനം എന്നിങ്ങനെ സ്നാനങ്ങൾ പലതുണ്ട്. (വേ.പു.നി - -"സ്നാനം' എന്ന ശീർഷകം നോക്കുക)
2:139–140

قُلۡ أَتُحَآجُّونَنَا فِي ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمۡ وَلَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ وَنَحۡنُ لَهُۥ مُخۡلِصُونَ

أَمۡ تَقُولُونَ إِنَّ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطَ كَانُواْ هُودًا أَوۡ نَصَٰرَىٰۗ قُلۡ ءَأَنتُمۡ أَعۡلَمُ أَمِ ٱللَّهُۗ وَمَنۡ أَظۡلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

(139) നീ പറയുക: അല്ലാഹുവി ന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളോട് ന്യായവാദം നടത്തുക യോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങൾക്ക് ഞങ്ങളുടെ കർമങ്ങളം, നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങളു മാണുള്ളതും. ഞങ്ങൾ അവനോട് നിഷ്കളങ്കൻമാരുമത്രെ. (140) അതല്ല, നിങ്ങൾ പറയുന്നുവോ: നിശ്ചയമായും ഇബ്റാഹീമും, ഇസ് ഹാക്വും, സന്തതികളും യഹൂദികളോ, അല്ലെങ്കിൽ നസ്റാനി (ക്രിസ്ത്യാനി) കളോ ആയിരുന്നു എന്ന്?! നീ പറയുക: "നിങ്ങളാണോ ഏറ്റവും അറിയുന്നവർ, അതല്ല അല്ലാ ഹുവോ?! അല്ലാഹുവിങ്കൽ നിന്ന് (സിദ്ധിച്ചതായി)തന്റെ പക്കലുള്ള വല്ല സാക്ഷ്യത്തെയും, മറച്ചു വെച്ചവനെക്കാൾ അധികം അക്രമി ആരുണ്ട്? നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊ ന്നുമല്ല.' ച (139) ق ُ ل ْ നീ പറയുക നിങ്ങൾ ഞങ്ങളോട് ന്യായവാദം (തർക്കം)നടത്തുകയോ ِ في ِ َّ اللها അല്ലാഹുവി(ന്റെ കാര്യത്തി)ൽ അവൻ ഞങ്ങളുടെ റബ്ബാണ് നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ് ഞങ്ങൾക്കായിരിക്കും, ഞങ്ങൾക്കുണ്ടായിരിക്കും ഞങ്ങളുടെ കർമങ്ങൾ നിങ്ങൾക്കുണ്ടായിരിക്കും നിങ്ങളുടെ കർമങ്ങൾ ഞങ്ങളാവട്ടെ ُ َ ഖ അവന് നിഷ്കളങ്കരാകുന്നു (140) അതല്ല നിങ്ങൾ പറയുന്നുവോ നിശ്ചയമായും ഇബ്റാഹീം ഇസ്ഹാക്വും و َ الأس അവരായിരുന്നു(എന്ന്) ه ُ ود ً ا ജൂതൻമാർ അല്ലെങ്കിൽ ക്രിസ്ത്യാനികൾ ق ُ ل ْ നീ പറയുക നിങ്ങളോ അധികം അറിയുന്നവർ ِ م َ أ ُ َّ اللها അതോ അല്ലാഹുവോ و َ م َ ن ْ ആരാണ് അധികം അക്രമി മറച്ചുവെച്ചവനെക്കാൾ ഒരു സാക്ഷ്യം, വല്ല സാക്ഷ്യത്തെയും തന്റെ പക്കലുള്ള َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് اللها അല്ലാഹു അല്ലതാനും അശ്രദ്ധനേ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി. ജൂതമതമോ, ക്രിസ്തീയ മതമോ സ്വീകരിച്ചെങ്കിലേ രക്ഷയുള്ളൂ, ട വേദവും മതവുമാണ് മുമ്പേയുള്ളത്. നമ്മുടെയെല്ലാം പിതാക്കളായ ഇബ്റാഹീം നബി തുടങ്ങിയവരുടെ മതമാണ് ഞങ്ങൾ സ്വീകരിച്ചുവരുന്നത്, അതുകൊണ്ട് യഥാ ർത്ഥ സൻമാർഗികൾ ഞങ്ങളാണ്. എന്നിങ്ങിനെയുള്ള വേദക്കാരുടെ ന്യായവാദങ്ങൾക്കും കുതർക്കങ്ങൾക്കുമുള്ള മറുപടിയാണ് ഈ വചനങ്ങളിൽ. യഹൂദികളെയും ബാധിക്കുന്നതാണ് മറുപടി. ആദ്യത്തെ വചനത്തിന്റെ ചുരുക്കസാരം ഇങ്ങിനെ മനസ്സിലാക്കാം: അല്ലാഹു നമ്മിൽ ഒരു കൂട്ടരുടെ മാത്രം റബ്ബല്ല. രണ്ട് കൂട്ടരുടെയും റബ്ബാണവൻ. എല്ലാവരുടെയും കർമഫല ങ്ങൾ അവരവർ തന്നെ അനുഭവിക്കുകയും വേണം. ഒരു കൂട്ടരുടെ ചെയ്തികളെപ്പ റ്റി മറ്റേ കൂട്ടർക്ക് ബാധ്യതയൊന്നുമില്ല. അവന്റെ ആരാധനയിൽ കളങ്കം ചേർക്കുകയും, അവന്റെ മതശാസനകളിൽ മായം ചേർക്കുകയും ചെയ്യുന്നവർ നമ്മിൽ ആരാണോ അവർ പിഴച്ചവരും, അവയിൽ നിഷ്കളങ്കത പാലിക്കുന്നവർ ആരോ അവർ നേർമാർഗികളുമായിരിക്കും. ആരാധനയിലാകട്ടെ, മതശാസനകളിലാകട്ടെ, കളങ്കവും കാപട്യവും കലർത്തുന്ന പതിവ് ഞങ്ങൾക്കില്ല നിങ്ങൾക്കാണുള്ളത്. എന്നിരിക്കെ നിങ്ങളുടെ ന്യായവാദങ്ങൾക്കും തർക്കങ്ങൾക്കും ഒരർത്ഥവുമില്ല. രണ്ടാമത്തെ വചനത്തിലെ ആശയം ഇങ്ങിനെ വിവരിക്കാം : നമ്മുടെ പിതാക്കളും , മുൻ പ്രവാചകൻമാരുമായിരുന്ന അവരൊക്കെ യഹൂദികളോ ക്രിസ്ത്യാനി കളോ ആയിരുന്നുവെന്നാണോ നിങ്ങൾ പറയുന്നത്? അവരാരും യഹൂദികളോ ക്രിസ്ത്യാനികളോ ആയിരുന്നില്ല. ഉത്ഭവം തന്നെ ഇബ് റാഹീം, ഇസ്ഹാക്വ് (അ) എന്നിവരുടെ ശേഷം (അ) മുതൽക്കാണ്. മൂസാ നബി (അ)യുടെ തൗറാത്താണെങ്കിൽ, പിന്നീട് വളരെ കാലത്തിന്േ ശഷം അവതരിച്ചതും. യഹൂദമതമാകട്ടെ, അത് തൗറാത്തിനെമാത്രം പ്രമാണമാക്കി ക്കൊണ്ടുള്ളതുമല്ല. പിന്നീട് നിലവിൽ വന്ന യഹൂദ പണ്ഡിത സഭയാൽ ആവിഷ്കൃതമായ ആചാരമുറകളനുസരിച്ചാണുള്ളത്. ക്രിസ്ത്യാനികളെക്കുറിച്ച് ണങ്കിൽ അവർ ഈസ നബി (അ) യുടെ അനുയായികളെന്നാണല്ലോ വാദിക്കുന്നത്. അദ്ദേഹത്തന്റെ ജനനം മേൽപറഞ്ഞവരുടെ ശേഷം എത്രയോ കാലം കഴിഞ്ഞിട്ടാണ് . അവർ ആചരിച്ചുവരുന്ന മതമാകട്ടെ അദ്ദേഹത്തിന്റെയോ അദ്ദേഹം കൊണ്ടുവന്ന ഇൻജീലിന്റെയോ അദ്ധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമല്ല. അദ്ദേഹത്തിന് ശേഷം നിലവിൽ വന്ന ക്രിസ്തീയ സഭകളാൽ ആവിഷ്കരിക്കപ്പെട്ട ചില പുതിയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാകുന്നു. വാസ്തവം ഇതെല്ലാമായിരിക്കെ , ആ വാദത്തിന് എന്താണർത്ഥമുള്ളത്? ആ പ്രവാചകൻമാരൊക്കെ നിങ്ങളുടെ മതം ആചരിക്കുന്നവരായിരുന്നുവെന്ന് നിങ്ങൾ പറയുന്നു. അല്ലെന്ന് അല്ലാഹുവും പറയുന്നു. ആർ പറയുന്നതായിരിക്കും ശരി?! ആർക്കാണ് വാസ്തവം കൂടുതൽ അറിയു ക? നിങ്ങൾക്കോ അല്ലാഹുവിനോ?! അല്ലാഹുവിന് തന്നെ; സംശയമില്ല. അല്ലാഹുവി ങ്കൽ നിന്ന് അവന്റെ പ്രവാചകൻമാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ, സ്വാർത്ഥ ലാഭങ്ങളെയും, തന്നിഷ്ടങ്ങളെയും ലക്ഷ്യമാക്കി പുതിയ നിയമങ്ങൾ നിർമിച്ചും ദുർവ്യാഖ്യാനം ചെയ്തും യ ഥാർത്ഥം മൂടിവെക്കുന്ന നിങ്ങളെക്കാൾ അക്രമം പ്രവർത്തിക്കുന്നവർ വേറെ ആരാണുള്ളത്? ഇതൊന്നും അല്ലാഹു അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്ന് കരുതേണ്ടാ. അവന്റെ മുമ്പിൽ നിങ്ങൾ ശരിക്കും ഉത്തരം പറയേണ്ടിവരുമെന്ന് ഓർത്തുകൊള്ളുക! മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: (ഹേ വേദക്കാരേ, എന്തിനാണ് ഇബ്റാഹീമിന്റെ കാര്യത്തിൽ നിങ്ങൾ ന്യായവാദം നടത്തുന്നത്? തൗറാത്തും ഇൻജീലും അദ്ദേഹത്തിന് ശേഷമല്ലാതെ അവതരിപ്പിക്കപ്പെട്ടിട്ടില്ലല്ലോ! അപ്പോൾ നിങ്ങൾ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നില്ലേ?! 65) പ്രവാചകൻമാർ മുഖേനയോ വേദഗ്രന്ഥം മുഖേനയോ സ്ഥാപിതമായ വിധിനിയമങ്ങളും സിദ്ധാന്തങ്ങളും മതത്തിന്റെ പേരിൽ വെച്ച് കെട്ടുന്ന പണ്ഡിതൻമാരെ - അവർ യഹൂദികളോ ക്രിസ്ത്യാനികളോ , മുസ്ലിംകളോ മറ്റോ എന്ന വ്യത്യാസം കൂടാതെപ്രത്യേകം ബാധിക്കുന്ന ഒരു കനത്ത താക്കീതാണ് (അല്ലാഹുവിങ്കൽ നിന്ന് തന്റെ പക്കൽ സിദ്ധിച്ചിട്ടുള്ള വല്ല സാക്ഷ്യത്തെയും മറച്ചുവെക്കുന്നവനെക്കാൾ അക്രമി ആരാണുള്ളത്...) എന്നുള്ള വാക്യം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ.
2:141

تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ

(141) അതൊരു സമുദായം - അത് (കാലം) കഴിഞ്ഞുപോയി അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും. നിങ്ങൾ സമ്പാദിച്ചുവെച്ചത് നിങ്ങൾക്കുമു ണ്ടായിരിക്കും. അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുന്നതുമല്ല. (141) ت ِ ل ْ ك َ അത് ഒരു സമുദായം അത് കഴിഞ്ഞുപോയി ا " അതിനുണ്ടായിരിക്കും അത് സമ്പാദിച്ചത് നിങ്ങൾക്കുണ്ടായിരിക്കും നിങ്ങൾ സമ്പാദിച്ചത് നിങ്ങൾ ചോദിക്കപ്പെടുന്നതല്ല അവർ ആയിരുന്നതിനെപ്പറ്റി അവർ പ്രവർത്തിക്കും ഇതേ മാതിരി ഒരു വചനം 134-ൽ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. ട കൊടുത്ത വിവരണം ഇവിടെയും ഓർമിക്കുക. ഇബ്റാഹീം നബി (അ) തുടങ്ങി മേ ൽ പ്രസ്താവിച്ച ആ പ്രവാചകൻമാരെ ചൂണ്ടിക്കൊണ്ട് തന്നെയാണ് അവിടെയും ഇവിടെയും ഇൗ പ്രസ്താവനയുള്ളത്. 40-ാം വചനം മുതൽ ഇതുവരെയുള്ള വചനങ്ങൾ മിക്കവാറും വേദക്കാരെയും, അവരുടെ ചെയ്തികളെയും സംബന്ധിക്കുന്നവയായിരുന്നു. അടുത്ത വചനം മുതൽ സംസാരഗതി മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയാണ്. വിഭാഗം - 17 ജുസ്-ഉ് - 2 മക്കാ ജീവിതകാലത്ത് നബി ക്വിബ്ലഃയായി (അഭിമുഖകേന്ദ്രമായി) നമസ്കാരത്തിൽ അംഗീകരിച്ചുപോന്നത് ബൈത്തുൽ മുക്വദ്ദസായിരുന്നുവെന്നും അതല്ല, രണ്ടിനെയും അഭിമുഖീകരിച്ചുകൊണ്ടായിരുന്നു നമസ്കരിച്ചിരുന്നതെന്നുമൊക്കെ അഭിപ്രായങ്ങൾ കാണാം. ഏതായാലും അത് അല്ലാഹുവിൽ നിന്നുള്ള വല്ല പ്രത്യേക കൽപനയും അനുസരിച്ചായിരുന്നുവോ, അല്ലേ എന്നുള്ളതിന് പറയത്തക്ക തെളിവുകളൊന്നുമില്ല. മദീനയിൽ ചെന്ന ശേഷം പതി നാറോ പതിനേഴോ മാസക്കാലം ബൈത്തുൽ മുക്വദ്ദസിനെ ക്വിബ്ലഃയാക്കിക്കൊണ്ടായിരുന്നു നബി യും സത്യവിശ്വാസികളും നമസ്കരിച്ചിരുന്നത്. മദീന ജൂതൻമാരുടെ അധിവാസകേന്ദ്രമായിരുന്നത്കൊണ്ട് അവരെ ഇസ്ലാമിലേക്ക് ആകർഷിക്കുവാ നുള്ള 006 388 - 422).ു65 12/17/2012, 7:31 ജങ 388 നിലക്ക് കൂടിയായിരുന്നു അതെന്ന് പറയപ്പെടുന്നു. ഇതും അല്ലാഹുവിങ്കൽ നിന്നുള്ള വല്ല കൽപന പ്രകാരമായിരുന്നുവോ അല്ലേ എന്ന് ഉറപ്പിക്കത്തക്ക തെളിവുകൾ കാണുന്നില്ല. എങ്കിലും അല്ലാഹുവിങ്കൽ നിന്ന് വഹ് യ് മൂലമുള്ള ഒരു നിർദ്ദേശമനുസരിച്ചായിരുന്നു ഇതെന്ന് അടുത്ത വചനത്തിൽ നിന്ന് മനസ്സിലാകുന്നുവെന്ന് മാത്രം. വാസ്തവം അല്ലാഹുവിനറിയാം. യഹൂദികളാകട്ടെ, ഇതിൽ നിന്ന് മുതലെടുക്കുവാൻ തുടങ്ങി. മുഹമ്മദും കൂട്ടരും ഞങ്ങളുടെ ക്വിബ്ലഃ സ്വീകരിച്ചത് ഞങ്ങളുടെ മാർഗം ശരിയാണെന്നുള്ളതു കൊണ്ടാണല്ലോ. ആ സ്ഥിതിക്ക് ഞങ്ങളെ അവരുടെ പുതിയ മതത്തിലേക്ക് അങ്ങോട്ട് ക്ഷണിക്കുകയല്ല-അവർ ഞങ്ങളുടെ മതത്തിലേക്ക് ഇങ്ങോട്ട് വരികയാണ് - വേണ്ടത് എന്നും മറ്റും അവർ അഹങ്കരിക്കുകയുണ്ടായി. അതേ അവസരത്തിൽ, അറബികളായ മുസ്ലിംകൾക്കോ? അചഞ്ചലമായ ബഹുമാനവും, യഹൂദികളു ടെ ദുഷ്പ്രചാരണവും അഹങ്കാരവും കാരണം വളരെ മനഃപ്രയാസവും നബി തിരുമേനി യെ സംബന്ധിച്ചിടത്തോളം ക്വിബ്ലഃയായി അംഗീകരിച്ചു കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹവുമായി. അത് സംബന്ധിച്ച് വഹ്യ് വരുന്നതും പ്രതീക്ഷിച്ച് അവിടുന്ന് മേൽപോട്ട് നോക്കിക്കൊണ്ടിരിക്കുക പ തിവായിരുന്നു. എങ്കിലും തിരുമേനി മൗനമവലംബിക്കുകയാണ് ചെയ്തിരുന്നത്. കൽപന കിട്ടാതെ ഒന്നും പ്രവർത്തിക്കുന്നത് ശരിയല്ലല്ലോ. അങ്ങിനെയിരിക്കെ നബി യുടെ ആഗ്രഹം അനുസരിച്ച് അവതരിക്കുകയും കൽപന കിട്ടുകയും ചെയ്തു. തോടുകൂടി, ഇസ്ലാമിന്റെ ശത്രുക്കളിൽ നിന്ന് പുതിയ ആരോപണങ്ങളും ആക്ഷേപങ്ങളും യർന്നു. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുവാൻ അവർ ഇതൊരു ആയുധമാക്കി. തുടർന്നുള്ള ഏതാനും വചനങ്ങളിലെ സംസാര വിഷയം ഇതാകുന്നു. അല്ലാഹു പറയുന്നു:
2:142

۞سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمۡ عَن قِبۡلَتِهِمُ ٱلَّتِي كَانُواْ عَلَيۡهَاۚ قُل لِّلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

(142) മനുഷ്യരിൽ നിന്നുള്ള ഭോഷന്മാർ (അടുത്ത ഭാവിയിൽ) പറയും: "ഇവർ (ഇതേവരെ) യാതൊ രു ക്വിബ്ലഃയിൽ (നിലകൊള്ളു ന്നവർ) ആയിരുന്നുവോ അതിൽ നിന്ന് ഇവരെ തിരിച്ചുവിട്ടതെന്താണ്?' പറയുക: അല്ലാഹുവിന്റെതാണ് ഉദയ സ്ഥാനവും, അസ്തമയ സ്ഥാനവും അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരേയുള്ള (ചൊവ്വായ) പാതയി ലേക്ക് വഴി ചേർക്കുന്നതാണ്. (142) പറഞ്ഞേക്കും, വഴിയെ പറയും الس ഭോഷന്മാർ الن മനുഷ്യരിൽ നിന്ന് അവരെ തിരിച്ചതെന്താണ് അവരുടെ ക്വിബ്ലഃയിൽ നിന്ന് അവർ ആയിരുന്നതായ അതിൽ (നിലകൊള്ളുന്നവർ) ق ُ ل ْ നീ പറയുക اللهِ َّ ِ അല്ലാഹുവിന്റേതാണ് ഉദയസ്ഥാനം അസ്തമയസ്ഥാനവും َ ْ د ِ ي അവൻ വഴിചേർക്കുന്നു, 006 388 - 422).ു65 12/17/2012, 7:31 ജങ 389 അവൻ ഉദ്ദേശിക്കുന്നവരെ പാതയിലേക്ക് നേരെയുള്ള, ചൊവ്വായ. മുമ്പ് പറഞ്ഞതുപോലെ, ഏതാനും മാസക്കാലം ബൈത്തുൽ മുക്വദ്ദസ് ക്വിബ്ലഃയായി സ്വീകരിക്കപ്പട്ടതിന് ശേഷം സ്ഥിരം ക്വിബ്ലഃ യാക്കി നിയമിച്ചുകൊണ്ടവതരിച്ച വചനങ്ങളാണ് ഇതും തുടർന്നുള്ള ചില വചനങ്ങളും. ക്വിബ്ലഃമാറ്റി നിശ്ചയിച്ചുകൊണ്ടുള്ള യഥാർത്ഥ കൽപന അടുത്ത രണ്ടാമത്തെ (1 44-ാം) വചനത്തിലാണുളളത്. അതിന് മുമ്പ് തന്നെ ആ മാറ്റത്തെത്തുടർന്ന് ശത്രുപക്ഷക്കാരിൽ നിന്നുണ്ടാവാൻ പോകുന്ന ആരോപണങ്ങളെപ്പറ്റി അല്ലാഹു മുൻകൂട്ടി അറിയിക്കു കയാണ്. അതു കൊണ്ടാണ് അടുത്ത ഭാവിയിൽ പറയും എന്ന അർത്ഥത്തിലുള്ള എന്ന വാക്ക് ഉപയോഗിച്ചത്. ആരോപണങ്ങൾക്കുള്ള മറുപടിയും അതോടൊപ്പം അറിയിച്ചിരിക്കുന്നു. കൽപന വരേണ്ടതാമസമേ ഉണ്ടായുള്ളൂ; ശത്രുചേരികളിൽ കോലാഹലങ്ങളും തുടങ്ങി. പൂർവ്വ പ്രവാചകന്മാരുടെ ക്വിബ്ലഃയെ-(ബൈത്തുൽ ന) മുഹമ്മദ് പുറംതള്ളിക്കളഞ്ഞു. അതിലേക്ക് വീണ്ടും തിരിച്ചുവരാതെ ഞങ്ങളവനെ സ്വീകരിക്കുകയില്ല. എന്നും മറ്റും യഹൂദികൾ പറഞ്ഞുവന്നു. മുഹമ്മദിന് ന്നിലും സ്ഥിരതയില്ല. ഒരിക്കൽ തന്റെ പിതാക്കളുടെ ച്ചു. ഇപ്പോഴിതാ വീണ്ടും അതുതന്നെ സ്വീകരിച്ചിരിക്കുന്നു. കുറെ കഴിയുമ്പോ ൾ, ഇതുപോലെ ഞങ്ങളുടെ (വിഗ്രഹ)മതത്തിലേക്കുതന്നെ അവൻ തിരിച്ചുവന്നേക്കും. എന്നിങ്ങിനെ അറബി മുശ്രിക്കുകളും, കപടവിശ്വാസികൾക്ക് സ്വന്തമായ ഒരുറച്ച നിലപാടില്ലാത്തതുകൊണ്ട് അവസരം പോലെ അവരും അതെല്ലാം ഏറ്റുപാടുക യും ചെയ്തു. അധികം ഒച്ചപ്പാടുണ്ടാക്കിയതും, ദുർബ്ബലഹൃദയരായ മുസ്ലിംകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാൻ കാരണമാക്കിയതും ചില യഹൂദികളായിരുന്നു. മുഹമ്മദിന്റെ മതം അല്ലാഹുവിൽ നിന്നുള്ളതല്ല. ഒരിക്കൽ നടപ്പാക്കിയ നിയമം അവൻ പിന്നീട് മാറ്റുകയില്ല സ്വയം നിർമിക്കുന്ന മതമായതുകൊണ്ടാണ് ഇങ്ങിനെ മാറ്റേണ്ടി വരുന്നത് എന്ന് പറഞ്ഞുകൊണ്ട് അവ ർ അവരെ ആശയകുഴപ്പത്തിലാക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്വിബ്ലഃ മാററി യത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കൾ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ വിശദീകരണമൊന്നും കൂടാതെ അവയെല്ലാം ഉൾക്കൊള്ളുന്ന ഒരൊറ്റവാക്യംകൊണ്ട് അല്ലാഹു മതിയാക്കിയിരിക്കുകയാണ്. الس (മനുഷ്യരിൽ നിന്നുള്ള ഭോഷൻമാർ പറയും : ഇവർ ഇതേവരെ നിലകൊണ്ടിരുന്നതായ ക്വിബ്ലഃയിൽ നിന്ന് ഇവരെ തിരിച്ചു വിട്ടതെന്താണെന്ന്) ആ ആരോപണങ്ങളെ ല്ലാം തനി ഭോഷത്വമാണെന്നും, ഒന്നും മറുപടി അർഹിക്കുന്നില്ലെന്നും സാരം. അവയത്രയും മതപരമായ ഒരു വിധി മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊരു കാണ്ടു വരുക എന്ന അർത്ഥത്തിലുള്ള "നസ്ഖി'( نسخ ) നെ യഹൂദികൾ പാടേ നിഷേധിച്ചിരുന്നു. ഇതിനെപ്പറ്റി 106-ാം വചനത്തിലും വ്യാഖ്യാനത്തിലും മുഖവുരയിലും മുമ്പ് വിവരിച്ചിട്ടുണ്ട്. 006 388 - 422).ു65 12/17/2012, 7:31 ജങ 390 ഒരു യാഥാർത്ഥ്യം അവരെ ഓർമിപ്പിക്കുവാൻ നബി യോട് കൽപിക്കുകയും ചെയ്തിരിക്കുന്നു. ْ ِ ق ُ اللهِ (പറയുക: അല്ലാഹുവിനുള്ളതാണ് ഉദയസ്ഥാനവും അസ്തമയ സ്ഥാനവും)കിഴക്കും പടിഞ്ഞാറുമെല്ലാംഭൂമിയുടെ മുഴുവൻ ഭാഗവും - അല്ലാഹുവിനുള്ളതാ ണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ക്വിബ്ലഃയാക്കി ആ ഭാഗത്തേക്ക് തിരിയുവാൻ അവൻ കൽപിച്ചാൽ അങ്ങോട്ട് തിരിയണമെന്നല്ലാതെ ഇന്നഭാഗത്തേക്ക് തിരിയൽ അനിവാര്യമാണെന്ന് വരത്തക്ക പ്രത്യേകത ഒരിടത്തിനുമില്ല എന്നാണ് ഈ വാക്യത്തിന്റെ സാരം. (1 15-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഈ വാക്യത്തെപ്പറ്റി മുമ്പ് വിവരിച്ചത് ഓർക്കു ക) ഇന്ന ഭാഗത്തേക്കു തിരിയണം എന്നു അല്ലാഹു കൽപിച്ചാൽ യുക്തിമത്തായ ചില തത്വങ്ങൾ അതിലുണ്ടായിരിക്കുമെന്ന് തീർച്ചയാണ്. അത് ചോദ്യം ചെയ്യുവാൻ മനുഷ്യർക്ക് അധികാരമില്ല. നിരുപാധികം ആ കൽപന അനുസരിക്കലാണ് മ നുഷ്യരുടെ കടമ. അതാണ് നേർക്കുനേരെയുള്ള മാർഗം. ആ മാർഗമാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചവർക്കേ അതിനുള്ള ഭാഗ്യം ലഭിക്കു കയുള്ളൂ. അങ്ങിനെ ഇബ്റാഹീം നബി(അ)യാൽ തൗഹീദിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ക്വിബ്ലഃയാക്കുവാനുള്ള ഭാഗ്യം അല്ലാഹു ഞങ്ങൾക്ക് തന്നനുഗ്രഹിച്ചിരിക്കുന്നു. എന്നൊക്കെയാണ് (അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് വഴി കാട്ടുന്നു) എന്ന വാക്യത്തിലടങ്ങിയ ആശയം. സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു:
2:143

وَكَذَٰلِكَ جَعَلۡنَٰكُمۡ أُمَّةٗ وَسَطٗا لِّتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيۡكُمۡ شَهِيدٗاۗ وَمَا جَعَلۡنَا ٱلۡقِبۡلَةَ ٱلَّتِي كُنتَ عَلَيۡهَآ إِلَّا لِنَعۡلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيۡهِۚ وَإِن كَانَتۡ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمۡۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ

(143) അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമു ദായമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ മനുഷ്യരുടെ മേൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കു വാനും, നിങ്ങളുടെ മേൽ റസൂൽ സാക്ഷ്യം വഹിക്കുന്നവനായിരിക്കു വാനും വേണ്ടി (യത്രെ അത്). നീ (ഇതേവരെ) യാതൊരു ക്വിബ്ലഃ യിൽ (നിലകൊള്ളുന്നവൻ) ആയിരു ന്നുവോ അതിനെ നാം ഏർപ്പെടുത്തി യിട്ടില്ല, (വന്നപാടെ) മടമ്പുകളിൽ തിരിഞ്ഞു (മടങ്ങി) പോകുന്നവരിൽ നിന്ന് റസൂലിനെ പിൻപറ്റുന്നവരെ നമുക്ക് (വേർതിരിച്ചു) അറിയുവാൻ വേണ്ടിയല്ലാതെ. അല്ലാഹു നേർമാർഗത്തി ലാക്കിയവർക്കൊഴികെ അത് ഒരു വലിയ കാര്യം തന്നെയാകുന്നു. 388 - 422).ു65 12/17/2012, 7:31 ജങ 391 പാഴാക്കിക്കളയുവാൻ അല്ലാഹു (വിന് ഉദ്ദേശ്യം)ഇല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ. (143) അപ്രകാരം നിങ്ങളെ നാം ആക്കി أ ُ م َّ ة ً ഒരു സമുദായം മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ) നിങ്ങളായിരിക്കുവാൻ വേണ്ടി സാക്ഷികൾ َ الن ّ َ اس ِ ع َ മനുഷ്യർക്ക്, മനുഷ്യരുടെമേൽ الر റസൂൽ ആയിരിക്കുവാനും നിങ്ങൾക്ക്, നിങ്ങളുടെ മേൽ സാക്ഷി നാം ആക്കി (ഏർപ്പെടുത്തി)യിട്ടില്ല യാതൊരു ക്വിബ്ലഃയെ ആയിരുന്നു നാം (നമുക്ക്) അറിയുവാനല്ലാതെ പിൻപറ്റുമെന്ന്, പിൻപറ്റുന്നതാരെന്ന് الر ّ َ س ُ ول َ റസൂലിനെ മറിഞ്ഞു(തിരിഞ്ഞു മടങ്ങി)പോകുന്നവരിൽ നിന്ന് തന്റെ കുതി(മടമ്പ്)കാലുകളിൽ അത് ആയിരിക്കുന്നു ഒരു വലിയ കാര്യം തന്നെ إ ِ لا ഒഴികെ َണا യാതൊരുവരുടെ മേൽ اللها അല്ലാഹു നേർമാർഗത്തിലാക്കി االله അല്ലാഹു (തയ്യാർ)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവൻ) അല്ല വിഫലമാക്കുന്നതിന് നിങ്ങളുടെ വിശ്വാസത്തെ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ب ِ الن ّ َ اس ِ മനുഷ്യരോട് ദയയുള്ളവൻതന്നെ ٌ ഘ ر َ ح ِ കാരുണ്യമുള്ളവനും. ഈ വചനത്തിൽ പല വിഷയങ്ങളും അടങ്ങിയിക്കുന്നു. അവ ഇങ്ങിനെ വിവരിക്കാം : (ഒന്ന്) ക്വിബ്ലഃയുടെ കാര്യത്തിൽ നിങ്ങളെ അല്ലാഹു നേർമാർഗത്തി ലാക്കിയിട്ടുള്ളത്പോലെ, നിങ്ങളെ അവൻ ഒരു ഉത്തമ സമുദായമാക്കുകയും ചെയ്തിരിക്കുന്നു. എന്ന് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നു. و َ س َ ط (വസത്വ്)എന്ന വാക്കിന് മദ്ധ്യമം, മദ്ധ്യത്തിലുള്ളത് എന്നിങ്ങനെയാണ് വാക്കർത്ഥം. ഉത്തമമായത്, ശ്രേഷ്ഠമായത്, മിതമായത് എന്നിങ്ങിനെയുള്ള ഉദ്ദേശ്യങ്ങളിൽ അത് ഉപയോഗിക്കപ്പെടുന്നു. സയ്യിദ് ക്വുത്വ്ബ് ചൂണ്ടിക്കാണിച്ചതുപോലെ, ആ വാക്കിന് ഏത് അർത്ഥം കൽപിച്ചാലും ശരി, മുസ്ലിം സമുദായം ആ വിശേഷണത്തിന് അർഹർതന്നെ. വിശ്വാസാചാരങ്ങളിലും, വിചാര വികാരാദികളിലുമെല്ലാം തന്നെ അവർ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മദ്ധ്യനിലയിലുള്ളവരും, ശ്രേഷ്ഠന്മാരും, മിതത്വമുള്ളവരുമാകുന്നു. ഇബ്നുജരീർ(റ)അഭിപ്രായപ്പെട്ടതുപോലെ ക്രിസ്ത്യാനികളുടെ മാതിരി മതത്തിൽ വെച്ചുകെട്ടി അതിരുകവിഞ്ഞവരോ യഹൂദികളുടെ മാതിരി മതത്തെ വെട്ടിച്ചുരുക്കിയവരോ അല്ല മുസ്ലിം സമുദായം. മുസ്ലിം സമുദായം കൊണ്ട് ഇവിടെ വിവ ക്ഷ നാമമാത്രമായ 006 388 - 422).ു65 12/17/2012, 7:31 ജങ 392 റസൂലും കാണിച്ചു തന്ന യഥാർത്ഥ ഇസ്ലാമിനെ അംഗീകരിച്ച മുസ്ലിംകളാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. (രണ്ട്) ഈ സമുദായത്തെ മദ്ധ്യമ സമുദായം ഉത്തമസമുദായം - ആക്കിയതിന്റെ പരിണിതഫലം അല്ലാഹു വിവരിച്ചത്: നിങ്ങൾ മനുഷ്യരുടെ മേൽ സാക്ഷ്യം വഹിക്കുന്നവരും റസൂൽ നിങ്ങളുടെ മേൽ സാക്ഷ്യം വഹിക്കുന്ന ആളും എന്നാണ്. ഈ സാക്ഷ്യം കൊണ്ടുള്ള വിവക്ഷയെപ്പറ്റി ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു കാണാം. ഇഹത്തിൽവെച്ചുള്ള സാക്ഷ്യമാണെന്നും, പരലോകത്ത് വെച്ചുള്ള സാക്ഷ്യമാണെന്നും ഇഹത്തിലും പരത്തിലും വെച്ചുള്ള സാക്ഷ്യമാണെന്നും അഭിപ്രായങ്ങളുണ്ട്. അവയുടെ ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാം: (1) വിശ്വാസാചാരങ്ങളിലും, കർമപരമായ നടപടികളിലുമെല്ലാം മറ്റുള്ളവർ മാതൃകയും നേതൃത്വവും നൽകിക്കൊണ്ട് നിങ്ങൾ മനുഷ്യസമുദായങ്ങൾക്ക് സാക്ഷികളായിരിക്കണം. നിങ്ങളുടെ ജീവിതവും നടപടിക്രമങ്ങളും എപ്രകാരമായിരിക്കണമെന്നുള്ളതിന് നിങ്ങൾക്ക് മാതൃകയും നേതൃത്വവും നിങ്ങൾക്കും സാക്ഷിയായിരിക്കും. (2) മറ്റുള്ളവർ സന്മാർഗത്തിലാണോ, ദുർമാർഗത്തിലാണോ എന്നുള്ളതിന് നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. അഥവാ നിങ്ങളുടെ സാന്മാർഗിക ജീവിതത്തെ മാനദണ്ഡമാക്കിക്കൊണ്ടാണ് മറ്റുള്ളവരുടെ നൻമയും തിൻമയും അളക്കപ്പെടുക. നിങ്ങളുടെ നൻമയും തിൻമയുമാകട്ടെ, റസൂൽ കാണിച്ചും പഠിപ്പിച്ചും തന്നതിന്റെ അടിസ്ഥാനത്തിലും അളക്കപ്പെടും. (3) ദൃഷ്ടാന്തങ്ങളും വേദഗ്രന്ഥങ്ങളും മുഖേനയും, പ്രവാചകൻമാർ മുഖേ നയും നിങ്ങൾക്ക് വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടുള്ളത്കൊണ്ട് മുൻകഴിഞ്ഞ പ്രവാചകൻ മാർ അവരുടെ സമുദായങ്ങൾക്ക് സത്യമാർഗം ഇന്നതാണെന്ന് ശരിക്കും വിവരിച്ചുകൊടുത്തിരിക്കുന്നുവെന്നും, സത്യമാർഗം വിവരിച്ചുകൊടുക്കുന്ന തിൽ ഒരു സമുദായത്തോടും അല്ലാഹു പിശുക്ക് കാണിച്ചിട്ടില്ലെന്നും നിങ്ങൾ പരലോക ത്ത്വെച്ച് അവർക്കെതിരെ സാക്ഷികളായിരിക്കുന്നതാണ്. അഥവാ സാക്ഷ്യം വഹിക്കേണ്ടവ -രാണ്. പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അദ്ധ്യാപനങ്ങൾ നിങ്ങൾ ശരി ഇല്ലേ എന്നതിന്ന് നിങ്ങളെസ്സംബന്ധിച്ച് റസൂലും സാക്ഷ്യം വഹിക്കു -ന്നതാണ്. പ്രത്യക്ഷത്തിൽ പരസ്പരം വ്യത്യസ്തങ്ങളായി തോന്നുന്ന ഈ വ്യാഖ്യാനങ്ങളിലെ ല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാനതത്വം എല്ലാറ്റിലും ഒന്ന് തന്നെയാണെന്ന് അൽപം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതാകുന്നു. അതോടുകൂടി മറ്റൊരു വസ്തുതകൂടി ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഈ സമുദായം മറ്റുള്ളവർക്ക് സാക്ഷിയായിത്തീരുന്നത് ഈ സമുദായത്തിന്റെ ശ്രേഷ്ഠതയായതോടൊപ്പം തെ ന്ന മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഈ സമുദായത്തിന്റെ മേലുള്ള ഒരു വമ്പിച്ച ബാധ്യതകൂടിയാണ് അത് കുറിക്കുന്നത്. കാരണം, ആ സാക്ഷ്യത്തിനുളള അർ ഹതക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടത് മുസ്ലിം സമുദായത്തിന്റെ കടമയാകുന്നു . ഈ വാക്യത്തിന്റെ അർത്ഥവിശാലതയിലേക്ക് വെളിച്ചം നൽകുന്നതും, സാക്ഷ്യത്തിന്റെ ചില ഉദാഹരണങ്ങൾ ഉൾക്കൊളളുന്നതുമായ പല ഹദീഥുകളും രിവായത്തുകളും വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഹദീഥ് ഗ്രന്ഥങ്ങളിലും 006 388 - 422).ു65 12/17/2012, 7:34 ജങ 393 ചിലത് ഇവിടെ ഉദ്ധരിക്കാം: (1) ബുഖാരി, മുസ്ലിം(റ)മുതലായവർ അനസ് (റ) പ്രസ്താവിച്ചതാ യി ഉദ്ധരിച്ച യും സ്വഹാബികളും ഒരു ജനാസയൊന്നിച്ച് (മൃതദേഹം കൊണ്ടുപോകുന്ന കൂട്ടത്തിൽ) പോകുമ്പോൾ, ആ ആളെപ്പറ്റി ആരോ പുകഴ്ത്തിപ്പറയുകയുണ്ടായി. അപ്പോൾ നബി : "അത്സ്ഥിരപ്പെട്ടു' എന്ന് മൂന്ന് പ്രാവാശ്യം പറഞ്ഞു. മറ്റൊരു ജനാസയൊന്നിച്ച് പോകുമ്പോ ൾ ആ ആളെപ്പറ്റി മോശമായ നിലയിൽ പറയപ്പെട്ടു. അപ്പോഴും തിരുമേനി അതേമാതിരിത്ത ന്നെ പറഞ്ഞു. പിന്നീട് ഉമർ(റ) ഇതിനെപ്പറ്റി ചോദിച്ചപ്പോൾ തിരുമേനി പറഞ്ഞു: നി ങ്ങൾ ആരെപ്പറ്റി നല്ലനിലയിൽ പുകഴ്ത്തിപ്പറയുന്നുവോ അവന് സ്വർഗം സ്ഥിരപ്പെട്ടു. നിങ്ങൾ ആരെപ്പറ്റി മോശമായ നിലയിൽ പ്രസ്താവിക്കുന്നുവോ അവന് നരകവും സ്ഥിരപ്പെട്ടു. നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാകുന്നു. ഈ വാക്യം തിരുമേനി മൂ പ്രാവശ്യം പറയുകയുണ്ടായി. തിർമദി (റ) ഉദ്ധരിച്ച രിവായത്തിൽ, തിരുമേനി പേ്പാൾ എന്നുള്ള ഈ വചനം അവസാനം വരെ ഓതി എന്നുകൂടിയുണ്ട്. സത്യവിശ്വാസികൾ ഒരാളെക്കുറിച്ച് സ്തുതി പറയുമ്പോൾ അയാൾ ഒരു ന ല്ല മനുഷ്യനാണെന്നുള്ളതിന്റെയും ഒരാളെപ്പറ്റി അവർ ദുഷിച്ച് പറയുമ്പോൾ, അയാൾ ഒരു ചീത്ത മനുഷ്യനാണെന്നുള്ളതിന്റെയും അടയാളമായിരിക്കും അത് എന്നത്രെ ഈ ഹദീഥിലടങ്ങിയ തത്വം. ഈ വിഷയത്തിൽ ഇതുപോലെ വേറെയും ചില ഹദീഥുകളും, രിവായത്തുകളും കാണാവുന്നതാണ്. (2) ഇമാം അഹ്മദും (റ) മറ്റു ചിലരും ഖുദ്രീ (റ ) പ്രസ്താവിച്ചതായി ഉദ്ധരിച്ച ഒരു ഹദീഥിന്റെ ചുരുക്കം ഇങ്ങിനെയാണ്: ക്വിയാമത്ത് നാളിൽ നബിമാരും അവരുടെ സമുദായങ്ങളും കൊണ്ടുവരപ്പെടും. ഒരാളോ, രണ്ടാളോ അതിലധികമോ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അങ്ങനെ, ഒരു നബിയുടെ ജനതയെ വിളിച്ചു നിങ്ങൾക്ക് ഇദ്ദേഹം പ്രബോധനം ചെയ്തിരുന്നുവോ എന്ന് ചോദിക്കപ്പെടും, ഇല്ല എന്ന് അവർ ഉത്തരം പറയും. ആ നബിയോട് ചോദിക്കുമ്പോൾ അദ്ദേഹം അതെ എന്നും പറയും അപ്പോൾ അദ്ദേഹത്തോട് സാക്ഷിയായി ആരുണ്ട് എന്ന് ചോദിക്കപ്പെടും. അദ്ദേഹം : മുഹമ്മദും അദ്ദേ ഹത്തിന്റെ സമുദായവും ഉെണ്ടന്ന് ഉത്തരം പറയും. ഇദ്ദേഹം ആ ജനതക്ക് പ്രബോധനം എന്ന് അവരോട് ചോദിക്കപ്പെടും. അവർ ഉണ്ട് എന്ന് മറുപടി പറയും. നിങ്ങൾക്ക് അതിനെപ്പറ്റി വിവരം ലഭിച്ചത് എങ്ങിനെ എന്ന് ചോദിക്കപ്പെടും. അവർ പറയും: ഞങ്ങൾക്ക് ഞങ്ങളുടെ നബി വന്ന് വിവരിച്ചു തന്നിട്ടുണ്ട്. റസൂലുക ൾ അവരവരുടെ ജനങ്ങൾക്ക് പ്രബോധനം അതാണ് അല്ലാഹു പറഞ്ഞത്. (അതുപോലെ നിങ്ങളെ നാം ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു) ഒരു രിവായത്തിൽ ഇങ്ങിനെയും കൂടി ഉണ്ട്: അപ്പോൾ മുഹമ്മദിനെ വരുത്തും, എന്നിട്ട് അദ്ദേഹത്തോട് തന്റെ സമുദായത്തെപ്പറ്റി അപ്പോൾ അദ്ദേഹം അവരെപ്പറ്റി വളർത്തിപ്പറയും. അവരെപ്പറ്റി അവർ മര്യാദക്കാ രാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഈ ഹദീഥിലെ വിഷയം ഉൾക്കൊള്ളുന്ന വേറെ യും ചില ഹദീഥുകൾ ബുഖാരിയിലും മുസ്ലിമിലും മററും കാണാവുന്നതാ ണ്. എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കൽ മുസ്ലിംകൾക്ക് കടമയാണല്ലോ. ഇതിൽ നിന്നാണ് മറ്റുള്ള നബിമാരെയും സമുദായങ്ങളെയും സംബന്ധിച്ച് സാക്ഷ്യം വഹിക്കുവാൻ മുസ്ലിം സമുദായത്തിന് സാധ്യമാകുന്ന ത്. ചില 006 388 - 422).ു65 12/17/2012, 7:36 ജങ 394 രേണ്ടാ അതിലധികമോ ആളുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പറഞ്ഞതിന്റെ സാരം, ഈ നബിമാരിൽ വിശ്വസിച്ച വർ അത്രമാത്രമായിരിക്കുമെന്നും, അദ്ദേഹത്തിന്റെ ജനതയിൽ ബാക്കിയുള്ളവരെല്ലാം അവിശ്വാസികളായിരിക്കുമെന്നു മാകുന്നു. (3) നബി മദീനായിൽ വന്നതുമുതൽ ഇതുവരെ സ്വീകരിച്ചുവന്ന ക്വിബ്ലഃയെ ബൈത്തുൽ മുക്വദ്ദസിനെതാൽക്കാലിക ക്വിബ്ലഃയാക്കി വെക്കുവാനുള്ള കാര ണം, അതിൽ ആരൊക്കെയാണ് റസൂലിനെ പിൻപറ്റുകയെന്നും ആരൊക്കെയാണ് അതി ന്റെ പേരിൽ (അവിശ്വാസത്തിലേക്ക് തന്നെ)മടങ്ങിപ്പോകുകയെന്നും പ്രത്യക്ഷത്തിൽ വേർതിരിഞ്ഞു കണ്ടറിയുവാൻ വേണ്ടി മാത്രമാണ് എന്ന് അല്ലാഹു വ്യക്തമാക്കുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം റസൂൽ കൊണ്ടുവന്നതെന്തും ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് അവരുടെ കടമ. അതിന് തയ്യാറില്ലാത്തവരുടെ വിശ്വാ സം യഥാർത്ഥ വിശ്വാസമായിരിക്കയില്ല. അതുകൊണ്ടാണ് ക്വിബ്ലഃമാറ്റം പോലെയുള്ള വ ല്ല പുതിയ വിധികളും നിയമങ്ങളും വരുമ്പോൾ അവർക്ക് സംശയവും ആശയക്കുഴപ്പവും നേരിടുന്നത.് വല്ല സൂറത്തും സത്യവിശ്വാസികൾക്ക് അത് വിശ്വാസം വർദ്ധിപ്പിക്കുകയും അവർ സന്തോഷിക്കുകയും ചെയ്യുമെന്നും ഹൃദ യത്തിൽ രോഗമുള്ളവർക്ക് വർദ്ധിപ്പിക്കുകയായിരിക്കും ചെയ്യുക എന്നും സൂഃതൗബ : 124,125 വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. ഇബ്നു ഉമർ (റ) പ്രസ്താവിച്ചതായി ബുഖാരി ഉദ്ധരിച്ചിരിക്കുന്നു : ക്വുബായിലെ പള്ളിയിൽ വെച്ച് ജനങ്ങൾ സ്വുബ്ഹ് നമസ്കരിക്കുമ്പോൾ, ഒരാൾ വന്ന് ഇങ്ങി നെ പറഞ്ഞു: "ഇന്ന് നബി (വാക്യങ്ങൾ)അവതരിച്ചിട്ടുണ്ട്. തിരുമേനിയോട് നേരെ മുന്നിട്ട് നമസ്കരിക്കുവാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അത്കൊണ്ട് നിങ്ങൾ അങ്ങോട്ട് തിരിഞ്ഞുകൊള്ളുവി ൻ'. ഉടനെ, അവർ(അതേ നമസ്കാരത്തിൽ വെച്ചുതന്നെ)അങ്ങോട്ട് തിരിഞ്ഞു. ഈ സംഭവം മുസ്ലിമും(റ) വേറെ മാർഗത്തിലൂടെ ഉദ്ധരിച്ചിരിക്കുന്നു. തിർമിദി (റ)യുടെ രിവായത്തിൽ അവർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അത് ഉണ്ടായതെന്നും, റു ചെയ്തുകൊണ്ട് അപ്പാടെ തന്നെ അവർ വട്ടത്തിൽ തിരിഞ്ഞ് ക്വിബ്ലഃക്ക് നേ രെ തിരിഞ്ഞു എന്നുംകൂടി വന്നിരിക്കുന്നു. അതായത്, മുമ്പിലുള്ളവരും ഇമാമും പിമ്പിലും, പിന്നിലുള്ളവർ മുമ്പിലും വരത്തക്കവണ്ണം അർദ്ധവൃത്താകൃതിയിൽ അവർ നടന്നു തിരിഞ്ഞുവെന്നർത്ഥം. അവിടെ നിന്ന് തെക്കുഭാഗത്തും, ബൈത്തുൽ മുക്വദ്ദസ് വടക്ക് ഭാഗത്തുമായിട്ടാണ് സ്ഥിതിചെയ്യുന്നത്) സത്യവിശ്വാസികൾ ന പിൻപറ്റുന്നവരായിരിക്കുമെന്നതിന്റെ ഒരു ഉത്തമ മാതൃകയാണ് ക്വുബായിലെ ഈ സംഭവം. നേരെ മറിച്ച് ചില ആളുകൾ ഈ ക്വിബ്ലഃമാറ്റത്തെത്തുടർന്ന് ഇസ്ലാമിനെത്തന്നെ ബഹിഷ്കരിച്ചുപോകുകയുണ്ടായി. അപ്പോൾ, രണ്ട് കൂട്ട രെയും വേർതിരിച്ചറിയുവാനാണ് അങ്ങിനെ ചെയ്തതെന്ന് അല്ലാഹു പറഞ്ഞത് പ്രത്യ ക്ഷത്തിൽ പുലരുകയും ചെയ്തുവല്ലോ. (4) അല്ലാഹു നേർമാർഗത്തിലാക്കിയ സത്യവിശ്വാസികളെ സംബന്ധിച്ചി ടത്തോളം, ഈ ക്വിബ്ലഃമാറ്റവും മറ്റും അത്ര വമ്പിച്ച കാര്യമൊന്നുമല്ല. റസൂൽ മുഖേന നടപ്പാക്കപ്പെടുന്ന ഏതൊരു കാര്യത്തിലും അവർക്ക് ആശയക്കുഴപ്പമോ മനഃപ്രയാസമോ 006 388 - 422).ു65 12/17/2012, 7:31 ജങ 395 ചെയ്യാതെ അത് അപ്പടി സ്വീകരിക്കുവാൻ അവർ ഒരുക്കമായിരിക്കും. എന്നാൽ നേർമാർഗം ലഭിച്ചിട്ടില്ലാത്തവർക്കാകട്ടെ, വലി യൊരു വിഷമമായിട്ടേ അതിനെ ഗണിക്കുവാൻ കഴിയുകയുള്ളൂ اللها ) അതെ, നാമമാത്ര വിശ്വാസികളും കപടവിശ്വാസികളുമായുള്ളവർക്കും അവിശ്വാസികൾക്കും ഇത്തരം കാര്യങ്ങൾ അനുകൂലിക്കുവാനും ന്യായീകരിക്കു വാനും കഴിയാതിരിക്കുക സ്വാഭാവികമാണ്. അതിൽ അൽഭുതപ്പെടുവാനൊന്നുമില്ല . ഇവിടെ ഒരു സംഗതി ചൂണ്ടിക്കാട്ടുന്നത് ആവശ്യമായിത്തോന്നുന്നു. അല്ലാഹു നേർമാർഗം നൽകിയവരല്ലാത്തവരുടെ അടുക്കൽ ഇതൊരു വലിയ കാര്യമായിരിക്കുമെന്നും ഉദയാസ്തമയ സ്ഥാനങ്ങൾ അല്ലാഹുവിന്റെതാണെന്നും ഇൗ വചനത്തിലും, നിങ്ങൾ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കുമെന്ന് 115-ാം വചനത്തിലും അല്ലാഹു പ്രസ്താവിച്ചതി നെപ്പറ്റി വിവരിക്കുന്ന മദ്ധ്യെ, ഇപ്പോൾ ചില ആളുകൾ കുറേ അതിരുകവിഞ്ഞതായി കാണുന്നു. ക്വിബ്ലഃയെ അഭിമുഖീകരിക്കുകയെന്നത് ഒരു ചടങ്ങ് മാത്രമാണ,് കൂടുതൽ പ്രാധാന്യമൊന്നും അതിനില്ലെന്നാണ് അവരുടെ വിവരണം കാണിക്കുന്നത്. തികച്ചും വാസ്തവ വിരുദ്ധവും, ഇസ്ലാമിന്റെ ചിഹ്നങ്ങളിൽപെട്ട ഒന്നിനെ നിസ്സാരമാക്കലുമാണിത്. ഇസ്ലാമിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂറത്തുൽ ഹജ്ജ് : 30, 32 എന്നീ വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ, അതവർക്ക് ഗുണകരമല്ലെ ന്നും, ഹൃദയത്തിൽ ഭയഭക്തിയുടെ കുറവാണതിന് കാരണമെന്നും വ്യക്തമാകുന്നതാണ് . (കൂടുതൽ വിവരം അവിടെ നോക്കുക) ക്വിബ്ലഃയിലേക്ക് തിരിഞ്ഞ് നി ൽക്കുന്നതിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യം താഴെ 149, 150 വചനങ്ങളിൽ നിന്നും ശ രിക്കും മനസ്സിലാക്കാവുന്നതാണ്. ഈ വിഷയകമായി മർഹൂം സയ്യിദ് ക്വുത്വുബ് അദ്ദേഹത്തന്റെ തഫ്സീറിൽ ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ വെച്ച് ചെയ്തിട്ടുള്ള ഒരു ദീർഘമായ പ്രസ്താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായി തോന്നുന്നു. അതിങ്ങിനെ വായിക്കാം വിശ്വാസത്തിലും ഭാവനയിലും ആരാധനയിലും ക്വിബ്ലയിലുമെല്ലാംതന്നെ , മുസ്ലിം സമുദായത്തിനും അതിന്റെതായ വിശേഷതകൾ അനിവാര്യമാണ്. എന്നാൽ, ആരാധനാപരമായ ചിഹ്നങ്ങളിലും, ക്വിബ്ലഃയിലുമുള്ളതുപോലെ, മറ്റൊന്നിലും ഈ പ്രത്യേകത അത്ര വ്യക്തമായി വെളിപ്പെട്ടു കാണുകയില്ല. ഇതിൽ നിന്നാണ് ആരാധനാ കർമങ്ങളുടെ ബാഹ്യരൂപങ്ങൾ പുലർത്തേണ്ടുന്ന ആവശ്യം നേരിടുന്നത്. അവയെപ്പറ്റിയും മാനുഷിക മനഃശാസ്ത്രത്തെപ്പറ്റിയും വേണ്ടതുപോലെ ചിന്തിക്കാത്തവർക്ക് അവ കുടുസ്സായ ചില യാഥാസ്ഥിതികത്വങ്ങളായോ, ബാഹ്യമാ യ ചില ചടങ്ങുകളായോ തോന്നിയേക്കും. ദൃശ്യമായ ശരീരവും, അദൃശ്യമായ ആത്മാവും ചേർന്നുള്ള മനുഷ്യപ്രകൃതി തന്നെ ആവശ്യപ്പെടുന്നുണ്ട് അവന്റെ വിചാരവികാരങ്ങെ ള ബാഹ്യത്തിൽ പ്രകടിപ്പിക്കുന്നതിനുള്ള ചില കർമരൂപങ്ങൾ ഉണ്ടായിരിക്കണമെന്ന്. പ്രകൃത്യായുള്ള ഈ അടിസ്ഥാനത്തിലാണ് ഇസ്ലാം അതിന്റെ ആരാധനാ ചിഹ്നങ്ങളെ നിലനിറുത്തിയിരിക്കുന്നത്. വെറും ആ ലക്ഷ്യം നിറവേറുന്നതല്ല. അതിനാൽ ഇന്നഭാഗത്തേക്ക് തിരിഞ്ഞു നിൽക്കണം, ഇന്നപ്രകാരം കുമ്പിടണം, തലവെക്കണം, ഇന്നേടത്തുനിന്ന് ഇഹ്റാം (ഹജ്ജിലും ഉംറഃയിലും പ്രവേശം) നടത്തണം, ഇന്ന വസ്ത്രം ധരിക്കണം, ഇന്നതു 388 - 422).ു65 12/17/2012, 7:31 ജങ 396 തിന്നരുത്, ചെയ്യരുത് എന്നിങ്ങിനെ രൂപവും ഭാവവും ഓരോന്നിലും നിർണയിക്കാതെ പറ്റുകയില്ല. വിചാരവികാരങ്ങൾ ബാഹ്യമായി പ്രകടിപ്പിക്കേണ്ടതിന് അധികൃതമായി രൂപങ്ങൾ സ്വീകരിക്കപ്പെടാത്തതിൽ നിന്നാണ് കല്ല്, മരം, സൂ ര്യ ൻ, നക്ഷത്രം, പക്ഷി, മൃഗം ആദിയായവയുടെ ആരാധനകൾ രൂപം കൊണ്ടിരിക്കു ന്നത്. ആകയാൽ, ആരാധന സംബന്ധമായ ചിഹ്നങ്ങൾക്ക് ഒരു നിശ്ചിത രൂപം വേണമെന്ന മനുഷ്യപ്രകൃതിയുടെ ആവശ്യത്തെ ഇസ്ലാം സ്വാഗതം ചെയ്തു. അവന്റെ മനസ്സും ശരീരവുംകൊണ്ട് അവൻ അല്ലാഹുവിങ്കലേക്ക് മുന്നിടുമ്പോൾ എങ്ങോ ട്ടാണവൻ തിരിഞ്ഞു നിൽക്കേണ്ടതെന്നു നിശ്ചയിച്ചുകൊടുത്തു. പക്ഷേ, ഒരു നിബന്ധനയുണ്ട്. അല്ലാഹുവിന്റെ സത്തയെക്കുറിച്ചുള്ള യാതൊരു രൂപ സങ്കൽപവും ഉണ്ടായിക്കൂടാ . അമുസ്ലിംകളുടെതായ പ്രത്യേകതകളിൽ അവരോട് സാദൃശ്യം വഹിക്കുവാനും, അവരെ അനുകരിക്കുവാനും പാടില്ലെന്ന് വിലക്കിയതും ഈ പശ്ചാത്തലത്തിൽ തന്നെ. തൊക്കെ കേവലം ചില വർഗീയ കാര്യങ്ങളോ, യാഥാസ്ഥിതികങ്ങളോ, ചടങ്ങുകളോ അല്ല . ബുദ്ധി, വിചാരം, വികാരം, മനസ്സ്, സ്വഭാവം, ആഭിമുഖ്യം, ആദിയായവയിലെ ല്ലാം ഒരു ജനതയെ ഇതര ജനതകളിൽ നിന്ന് വേർതിരിക്കുന്നതിനുള്ള നിദാനങ്ങളത്രെ അവ. റസൂൽ അരുളിച്ചെയ്തതായി അബൂഹുറയ്റ (റ) പറയുന്നു : ജൂതരും, ക്രിസ്ത്യാനികളും (നരച്ചതാടി മുടിക്ക്)വർണം കൊടുക്കാറില്ല, നിങ്ങ ൾ അവരോട് എതിരായിരിക്കണം. (മാ;ബു;മു;ദാ;) നബി തിരുമേനി ഒരു ജനക്കൂട്ടത്തിൽ വന്നപ്പോൾ അവർ എഴുന്നേറ്റു നിന്നു. തിരുമേനി പറഞ്ഞു: അജമികൾ(പേർഷ്യക്കാർ തു ടങ്ങിയ അനറബികൾ) തമ്മതമ്മിൽ ബഹുമാനപൂർവ്വം എഴുന്നേൽക്കാറുള്ളതുപോലെ നിങ്ങൾ എഴുന്നേൽക്കരുത്. (ദാ.ജ) തിരുമേനി പറഞ്ഞു: "ക്രിസ്ത്യാനികൾ മർ യമിന്റെ മകനെ (ഈസാനബിയെ) അമിതപ്രശംസ നടത്തിയതുപോലെ എന്നെ നിങ്ങൾ അമിത പ്ര ശംസ നടത്തരുത്. ഞാൻ ഒരു അടിയാൻ മാത്രമാകുന്നു. അല്ലാഹുവിന്റെ അടിയാ നും അവന്റെ റസൂലും എന്ന് പറഞ്ഞുകൊള്ളുക'. (ബു) കാഴ്ചപ്പാട്, വസ്ത്രവേഷം, വാക്ക് പ്രവർത്തിപോലെയുള്ള എല്ലാറ്റിനും മുസ്ലിംകൾ മറ്റുള്ളവരോട് സാദൃശ്യം വഹിക്കൽ വിരോധിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള കാരണം വിചാര വികാരമാറ്റങ്ങൾക്ക് അവ പ്രചോദനമാകുമെന്നുള്ളതാകുന്നു.( في ظلال القرآن ) (5) നിങ്ങളുടെ സത്യവിശ്വാസത്തെ അല്ലാഹു പാഴാക്കിക്കളയുകയില്ല. االله എന്ന് അല്ലാഹു സത്യ വിശ്വാസികളെ സമാധാനിപ്പി ക്കുന്നു. ബൈത്തുൽ മുക്വദ്ദസ് മാറ്റി സ്ഥിരം ക്വിബ്ലഃയാക്കി നിയമിച്ചപ്പോൾ, ആ ഇടക്കാലത്തിൽ മരണമടഞ്ഞ ചില സത്യവിശ്വാസികളുടെ നമസ്കാരത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് സ്വഹാബികളിൽ ചിലർക്ക് സംശയം തോന്നി. ഇതിനുള്ള മറുപടിയാണിതെന്ന് ഹദീഥുകളിൽ വന്നിരിക്കുന്നു. അപ്പോൾ നിങ്ങളുടെ സത്യവിശ്വാസത്തെ അല്ലാഹു പാഴാക്കുകയില്ല എന്നു പറഞ്ഞതിന്റെ സാരം സത്യവിശ്വാസത്തോടുകൂടി നിങ്ങൾ ചെയ്തിട്ടുള്ള നമസ്കാരം പോലെയുള്ള കർമങ്ങളെ അല്ലാഹു വെറുതെയാക്കുകയില്ല - അത് അവൻ സ്വീകരിക്കുകയും അതിന്്ര പതിഫലം നൽകുകയും ചെയ്യും - എന്നാണെന്ന് മനസ്സിലാക്കാം. ഇമാം ബുഖാരി (റ) മുതലായ ചില മഹാൻമാർ (നിങ്ങളുടെ സത്യവിശ്വാസം)എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം നിങ്ങളുടെ നമസ്കാരം എന്നാണെന്ന് പറയുന്നതിന്റെ താൽപര്യം ഇതിൽ നിന്ന് മനസ്സിലാക്കാം. ഒരു കൽപന നിരുപാധികം അനുസരിക്കുകയും ആ അനുസരണം വിശ്വാസത്തോടുകൂടി ആയിരിക്കുകയും ചെയ്യുമ്പോൾ ആ കൽപന പ്രകാരം 006 388 - 422).ു65 12/17/2012, 7:31 ജങ 397 സ്വീകാര്യമല്ലാതാക്കുന്നത് ദയയില്ലായ്മയും കാരുണ്യമില്ലായ്മയുമാണല്ലോ. അല്ലാഹുവാകട്ടെ, മനുഷ്യരോട് വളരെ ദയയും വാത്സല്യവും ഉള്ളവനാണ്. വളരെ കാരുണ്യമുള്ളവനുമാണല്ലോ. എന്നിരിക്കെ, വൻ നിങ്ങളുടെ ആ നമ സ്കാരങ്ങളെ പാഴാക്കുമെന്ന് നിങ്ങൾ ഒരിക്കലും ക്കണ്ടതില്ല എന്നും അവസാനം അവരെ ഉണർത്തുന്നു الن َّ اس ِ االله ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ഒരു യുദ്ധത്തിൽ ബന്ധനസ്ഥരായ വരുടെ കൂട്ടത്തിൽ ഒരു സ്ത്രീയെ നബി കണ്ടു. അവളുടെ കുട്ടി അവളിൽ നിന്ന് കൈവിട്ടു പോയിരുന്നു. അവൾ അവളുടെ കുട്ടിയെ തിരഞ്ഞു കൊണ്ട് ചു റ്റി നടക്കുകയായി. ഇടക്കുവെച്ച് കാണുന്ന കുട്ടികളെയെല്ലാം എടുത്തു അവൾ മാറോടണക്കും. സ്വന്തം കുട്ടിയെ അതിനെ എടുത്ത് അണച്ചുപിടിച്ചു അതിന് മുല കൊടുത്തു. തിരുമേനി ഇത് കണ്ട് (സ്വഹാബികളോട്) ചോദിച്ചു : ഇവളുടെ കുട്ടിയെ തീയിൽ ഇടാതിരിക്കുവാൻ ഇവൾക്ക് കഴിവുള്ളപ്പോൾ ഇവൾ ഇവളുടെ യ തീയിൽ ഇട്ടേക്കുമെന്ന് നിങ്ങൾ അവർ ഉത്തരം പറഞ്ഞു: ഇല്ലറസൂലേ. അപ്പോൾ, തിരുമേനി പറഞ്ഞു: "എന്നാൽ അല്ലാഹു അവന്റെ അടിയാൻമാരോട് ഇവൾക്ക് ഇവളുടെ കുട്ടിയോടുള്ളതിനെക്കാൾ കാരുണ്യമേറിയവനാകുന്നു'. (ബുഖാ രി) അല്ലാഹുവേ! നീ ഞങ്ങളെയെല്ലാം നിന്റെ വിശാലമായ കാരുണ്യത്തിന് പാത്രമാക്കേണമേ!
2:144

قَدۡ نَرَىٰ تَقَلُّبَ وَجۡهِكَ فِي ٱلسَّمَآءِۖ فَلَنُوَلِّيَنَّكَ قِبۡلَةٗ تَرۡضَىٰهَاۚ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥۗ وَإِنَّ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَيَعۡلَمُونَ أَنَّهُ ٱلۡحَقُّ مِن رَّبِّهِمۡۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعۡمَلُونَ

(144) (നബിയേ), നിന്റെ മുഖം ആകാശത്തിൽ (നോട്ടമിട്ടു) തിരി ഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണു ന്നുണ്ട്. അതിനാൽ നീ തൃപ്തിപ്പെ ടുന്നതായ ഒരു ക്വിബ്ലഃ(യിലേ)ക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്റെ മുഖത്തെ "മസ്ജി ദുൽ ഹറാമി'ന്റെ നേർക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങൾ എവിടെയാ യാലും നിങ്ങളുടെ മുഖങ്ങളെ അതിന്റെ നേർക്ക് തിരിച്ചുകൊ ള്ളുവിൻ. നിശ്ചയമായും വേദഗ്രന്ഥം നൽകപ്പെട്ടവർക്ക് അറിയാം. അത് അവരുടെ റബ്ബിങ്കൽ നിന്നുള്ള യാഥാർത്ഥ്യമാകുന്നുവെന്ന്. അവർ പ്രവർത്തിക്കുന്നതിനെ ക്കുറിച്ച് അല്ലാഹു അശ്രദ്ധനൊ ന്നുമല്ല. (144) നാം കാണുന്നുണ്ട് തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത് നിന്റെ മുഖം الس ആകാശത്തിൽ അതിനാൽ(എന്നാൽ)നാം 006 388 - 422).ു65 12/17/2012, 7:31 ജങ 398 തിരിച്ചുതരാം, തിരിക്കുന്നു ഒരു ക്വിബ്ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന് അതിനെ നീ തൃപ്തിപ്പെടുന്നു എനി(അതിനാൽ)നീ തിരിക്കുക നിന്റെ മുഖം ش َ ط ْ ر َ നേരെ ഭാഗത്തേക്ക് മസ്ജിദുൽ ഹറാമിന്റെ, പവിത്രമായ പള്ളിയുടെ നിങ്ങൾ എവിടെയായാലും, ആകുന്നിടത്ത് വെച്ച് ف َ و َ ل ّ ُوا നിങ്ങൾ തിരിക്കുവിൻ നിങ്ങളുടെ മുഖങ്ങളെ അതിന്റെ നേരെ നിശ്ചയമായും യാതൊരു കൂട്ടർ അവർക്ക് ഗ്രന്ഥം നൽകപ്പെട്ടിരിക്കുന്നു അവർ അറിയുകതന്നെ ചെയ്യും أ َ ن َّ ه ُ അതാണെന്ന് യഥാർത്ഥം, ന്യായമായത് തങ്ങളുടെ റബ്ബിൽ നിന്ന് اللها അല്ലാഹു അല്ലതാനും അശ്രദ്ധനേ അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി. ബൈത്തുൽ മുക്വദ്ദസ് ക്വിബ്ലഃയായി സ്വീകരിച്ചുകൊണ്ടുള്ള താൽകാലിക നിയമം മാറ്റി തൽസ്ഥാനത്ത് സ്ഥിരം ക്വിബ്ലഃയാക്കി നിയമിച്ചുകൊണ്ടുള്ള കൽപനയാണിത്. ഇബ്റാഹീം നബി (അ)യുടെ ക്വിബ്ലഃ മുസ്ലിംകളു ടെ ക്വിബ്ലഃയായി കിട്ടിയാൽ കൊള്ളാമെന്ന അതിയായ മോഹവും തങ്ങളുടെ മതം സ്വീകരിക്കാ തെ തങ്ങളുടെ ക്വിബ്ലഃയെ അംഗീകരിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് യഹൂദികളിൽ നിന്നുള്ള സ്വൈരക്കേടും നിമിത്തം അല്ലാഹുവിങ്കൽ നിന്ന് വല്ല വഹ്യും പ്രതീക്ഷിച്ചുകൊണ്ട് നബി ആവേശപൂർവ്വം മേൽപോട്ട് നോക്കാറുണ്ടായിരുന്നു (തിരിഞ്ഞ് മറിഞ്ഞു കൊണ്ടിരിക്കുക) എന്ന പദം ഉപയോഗിച്ചതിൽ നിന്ന് ന ബി പലപ്പോഴും അങ്ങിനെ ചെയ്തിരുന്നുവെന്നും ആഗ്രഹം മനസ്സിൽ അടക്കിവെക്കുകയല്ലാതെ പുറത്ത് പറയാറുണ്ടായിരുന്നില്ലെന്നും മനസ്സിലാകുന്നു . അതൊക്കെ നാം കാണുന്നുണ്ട്. ആ ആഗ്രഹം നാം നിറവേറ്റിത്തരാം, താൻ ആ ശിക്കുന്ന ക്വിബ്ലഃ തന്നെ തനിക്ക് നിയമിച്ചുതരാം എന്നിങ്ങിനെയുള്ള സന്തോഷസൂചകമായ ഒരു മുഖവുരയോടു കൂടിയാണ് ഈ കൽപന അല്ലാഹു നബി യെ അറിയിക്കുന്നത്. ഹിജ്റഃ രണ്ടാം കൊല്ലത്തിലാണ് ഈ കലപന അവതരിച്ചത്. ഇതിനുശേഷം തിരിഞ്ഞുകൊണ്ട് നബി ആദ്യം നമസ്കരിച്ചത് അസ്വ്ർ നമസ്കാരമായിരുന്നുവെന്ന് ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ച ഹ ദീഥിൽ വന്നിരിക്കുന്നു. നബി ഒന്നാമതായി സ്ഥാപിച്ച ക്വുബായിലെ പള്ളി മദീനയിൽ നിന്ന് രണ്ട് മൂന്ന് നാഴിക അകലെ സ്ഥിതി ചെയ്യുന്നതാകകൊണ്ട് അവിടെ വിവരം ലഭിച്ചത് സ്വുബ്ഹ് നമസ്കാരത്തിന്റെ നടക്കുമ്പോഴായിരുന്നു. അതാണ്മുമ്പ് പറഞ്ഞ പ്രകാരം - സ്വുബ്ഹ് നമസ്കാരത്തിൽ അവർ തിരിയുവാ ൻ കാരണം. നമസ്കാരം ക്വിബ്ലഃയുടെ നേരെ തിരിഞ്ഞുകൊണ്ടായിരിക്കൽ നിർബന്ധമാ ണല്ലോ. നമസ്കാരത്തിൽ അല്ലാതെയും ക്വിബ്ലഃയുടെ നേരെ തിരിയുന്നത് നന്നായിരിക്കുന്ന ചില അവസരങ്ങളുണ്ട്. പ്രാർത്ഥന ചെയ്യുമ്പോഴും മരണപ്പെട്ടവരെ ക്വബറിൽ കിടത്തുമ്പോഴും അതുവേണ്ടതാണെന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം. എവിടെയായിരുന്നാലും അതിന്റെ നേർക്ക് മുഖം തിരിക്കണം )എന്ന് പറഞ്ഞിരിക്കകൊണ്ട് അടുത്തുള്ളവരും, ദൂരത്തുള്ളവരും 006 388 - 422).ു65 12/17/2012, 7:31 ജങ 399 വ്യത്യാസമില്ലെന്ന് വ്യക്തമാകുന്നു. എന്നാൽ, യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുന്നത്ത് നമസ്കാരങ്ങളിൽ ഈ നിയമത്തിൽ ഇളവുള്ളതായി ഹദീഥുകളിൽ കാണാം. നമസ്കരിക്കുന്ന ആൾ നേരെ മുന്നോട്ട് പോയാൽ, കെട്ടിടത്തിൽ ചെന്നുമുട്ടുമാറ് സൂക്ഷ്മമായി അതല്ല. ഏതാണ്ട് ഭാഗത്തേക്കാകത്തവണ്ണം ആയിരുന്നാൽ മതിയോ? പണ്ഡിതന്മാർക്കിടയി ൽ മുമ്പേ ഭിന്നാഭിപ്രായമുള്ള ഒരു വിഷയമാണിത്. കഴിവതും സൂക്ഷ്മമായിരിക്കുകയാണ് വേണ്ടതെന്നുള്ളതിൽ സംശയമില്ല. എന്നാൽ, ചില പണ്ഡിതൻമാർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെ, ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപകര ണങ്ങളും വഴി കൃത്യത ബോധ്യപ്പെട്ടെങ്കിലേ ഓരോ നമസ്കാരങ്ങളും ശരിയാവുകയുള്ളൂ വെന്നില്ലതാനും. പക്ഷേ, സൂക്ഷ്മമായ വിവരമുള്ളവരും അടു ത്ത സ്ഥലങ്ങളിലുള്ളവരും അതിലേക്ക് കൃത്യമായിത്തന്നെ തിരിയണമെന്നുള്ളതിൽ സംശയവുമില്ല. അതുകൊണ്ടാണ് മസ്ജിദുൽ ഹറാമിൽ വെച്ച് നമസ്കരിക്കുമ്പോൾ, ജനങ്ങൾ ഇമാമിന്റെ പിന്നിൽ ചൊവ്വെയുള്ള അണികളായി നിൽക്കാതെ, ഇമാമിനെയും മദ്ധ്യത്തിലാക്കി വട്ടമിട്ടുള്ള അണിക ളായി നിൽക്കുന്നതും. അല്ലാത്തപക്ഷം, കുറച്ചാളുകളുടെ നമസ്കാരം മാത്രം ബഃയുടെ നേരെയും, മറ്റുള്ളവരുടേത് അല്ലാതെയും ആയിരിക്കുമല്ലോ. ട ഉള്ളിൽ വെച്ച് നമസ്കരിക്കുമ്പോൾ ഏത് ഭാഗത്തേക്കും തിരിയാവുന്നതുമാണ്. ഈ കൽപന അല്ലാഹുവിങ്കൽ നിന്നുള്ള യഥാർത്ഥമാണെന്ന് വേദക്കാർക്ക് തീർച്ചയായും അറിയാമെന്ന് അല്ലാഹു പറയുന്നു. നബി തിരുമേനി യുടെയും തിരുമേനിയിൽ വിശ്വസിക്കുന്നവരുടെയും വിശേഷതകളെക്കുറിച്ച് അവരുടെവേദഗ്രന്ഥങ്ങളിൽ നിന്നും പ്രവാചകരിൽ നിന്നും അവർക്ക് ലഭിച്ചിട്ടുള്ള അറിവായിരിക്കാം ഇതുകൊണ്ടുദ്ദേശ്യം. കൂടാതെ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാലയവും ഇബ്റാഹീം നബി (അ)യുടെ ക്വിബ്ലഃയും ഇബ്റാഹീം നബി (അ)യുടെ മാർഗമാണ് നബി പിൻപറ്റേണ്ടതെന്നും വേദക്കാർക്ക് അജ്ഞാതമല്ല. ഏതായാലും -അടുത്ത് 146-ാം വചനത്തിൽ കാണുന്നതുപോലെ -അവർക്ക് അറിവുണ്ടായിട്ട് പിന്നെയും അത് മൂടിവെച്ച് കൊണ്ടാണവർ ആരോപണങ്ങൾക്കും കുഴപ്പത്തിനും മുതിരുന്നത്. അതവർക്ക് നന്നല്ലെന്നും, അതിന്റെ ഫലം അവർ അനുഭവിക്കേണ്ടിവരുമെന്നുമുളള താക്കീതാ ണ് അവസാനം അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി "അല്ലാഹു അശ്രദ്ധനൊന്നുമല്ല' എന്ന വാക്യം. അല്ലാഹു തുടർന്നു പറയുന്നു: അവതരിക്കുന്നതിന് മുമ്പ് ഏറെക്കുറെ 4000 കൊല്ലം മുമ്പാണ് സ്ഥാപനം. ഏതാണ്ട് 1000ലധികം കൊല്ലം മുമ്പ് മാത്രമാണ് ബൈത്തുൽ മുക്വദ്ദസ് സ്ഥാപിക്കപ്പെട്ടത്.
2:145–147

وَلَئِنۡ أَتَيۡتَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ بِكُلِّ ءَايَةٖ مَّا تَبِعُواْ قِبۡلَتَكَۚ وَمَآ أَنتَ بِتَابِعٖ قِبۡلَتَهُمۡۚ وَمَا بَعۡضُهُم بِتَابِعٖ قِبۡلَةَ بَعۡضٖۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم مِّنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ إِنَّكَ إِذٗا لَّمِنَ ٱلظَّـٰلِمِينَ

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمۡۖ وَإِنَّ فَرِيقٗا مِّنۡهُمۡ لَيَكۡتُمُونَ ٱلۡحَقَّ وَهُمۡ يَعۡلَمُونَ

ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ

(145) വേദഗ്രന്ഥം നൽകപ്പെട്ടവ രുടെ അടുക്കൽ എല്ലാ (വിധ) ദൃഷ്ടാന്തവുമായി നീ ചെന്നുവെ ങ്കിൽ തന്നെയും അവർ നിന്റെ ക്വിബ്ലഃയെ പിന്തുടരുകയില്ല. നീ അവരുടെ ക്വിബ്ലഃയെ പിന്തുടരുന്ന 388 - 422).ു65 12/17/2012, 7:31 ജങ 400 ചിലർ , ചിലരുടെ ക്വിബ്ലഃയെ പിൻതുടരു ന്നവരുമല്ല. അറിവിൽ നിന്നും നിനക്ക് വന്നുകിട്ടയതിനു ശേഷം, നീ (എങ്ങാനും) അവരുടെ ഇച്ഛകളെ പിൻപറ്റിയെങ്കിൽ, നിശ്ചയമായും അപ്പോൾ നീ അക്രമികളിൽ പെട്ടവൻ തന്നെയായിരിക്കും. (146) നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ, തങ്ങളുടെ മക്കളെ അറിയുന്നത്പോലെ അദ്ദേ ഹത്തെ അറിയുന്നതാണ്. നിശ്ചയ മായും, അവരിൽ നിന്ന് ഒരു വിഭാഗം അവർ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാർത്ഥം ഒളിച്ചു വെക്കുന്നു. (147) യഥാർത്ഥം നിന്റെ റബ്ബിങ്കൽനിന്നത്രെ (ലഭിക്കുന്നത്). അതിനാൽ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിൽ തീർച്ചയായും നീ ആയിത്തീരരുത്. (145) എങ്കിൽതന്നെയും ചെന്നു ا ّ َ ِ ين َ യാതൊരുവരുടെ അടുക്കൽ അവർക്ക് ഗ്രന്ഥം നൽകപ്പെട്ടു എല്ലാ ദൃഷ്ടാന്തവുംകൊണ്ട് അവർ പിൻതുടരുന്നതല്ല നിന്റെ ക്വിബ്ലഃയെ അല്ലതാനും പിൻതുടരുന്നവൻ അവരുടെ ക്വിബ്ലഃയെ അവരിൽ ചിലരുമല്ല പിൻതുടരുന്നവർ ചിലരുടെ ക്വിബ്ലഃയെ പിൻപറ്റിയെങ്കിൽ അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ ശേഷം, ശേഷമായി നിനക്ക് വന്നതിന്റെ ജ്ഞാനത്തിൽ നിന്ന് നിശ്ചയമായും അപ്പോൾ നീ الظّ അക്രമികളിൽപെട്ട(വൻ)തന്നെ (146) ا ّ َ ِ ين َ യാതൊരുകൂട്ടർ +آت َ ي ْ ن َ ا അവർക്ക് നാം നൽകിയിരിക്കുന്നു (വേദ)ഗ്രന്ഥം അദ്ദേഹത്തെ അവർ അറിയും, അതിനെ(പരിചയപ്പെട്ട്) അറിയും അവർ അറിയുന്നത് പോലെ അവരുടെ പുത്രൻമാരെ(മക്കളെ) നിശ്ചയമായും ഒരു വിഭാഗം അവരിൽ 006 388 - 422).ു65 12/17/2012, 7:39 ജങ 401 അവർ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു യഥാർത്ഥം, സത്യം, ന്യായം ْ ُ + َ و അവരാകട്ടെ അറിയുന്നുതാനും. (147) യഥാർത്ഥം, സത്യം നിന്റെ റബ്ബിങ്കൽ നിന്നാകുന്നു ആകയാൽ തീർച്ചയായും നീ ആയിത്തീരരുത് സന്ദേഹപ്പെടുന്നവരിൽ, സംശയാലുക്കളിൽ (പെട്ടവൻ) സത്യവും യാഥാർത്ഥ്യവും മനസ്സിലാകാത്തതുകൊണ്ടാണ് വേദക്കാർ ക്വിബ്ലഃ യുടെ വിഷയം അനുകൂലിക്കാത്തതെങ്കിൽ അവർക്ക് ദൃഷ്ടാന്തവും തെളിവും ബോധ്യപ്പെടുത്തി കാര്യം മനസ്സിലാക്കാമായിരുന്നു. പക്ഷേ, യഥാർത്ഥം ശരിക്കും കൽപിച്ചുകൂട്ടി അത് മൂടിവെക്കുകയാണവർ ചെയ്യുന്നത്. എന്നിരിക്കെ, അവർ തെളിവുകൾ കാട്ടിക്കൊടുത്തിട്ട് ഫലമില്ലല്ലോ. എന്നാൽ പിന്നെ നബി അവരുടെ ക്വിബ്ലഃയെത്തന്നെ പിൻപറ്റിക്കൊണ്ടിരിക്കുവാൻ കഴിയുമോ? ഇല്ല. യഹൂദി കളുടെ ക്വിബ്ലഃ ബൈത്തുൽ മുക്വദ്ദസും ക്രിസ്ത്യാനികളുടെത് കിഴക്കുഭാഗവുമാണ്. പിൻപറ്റാമെന്ന് സങ്കൽപിച്ചാൽ തന്നെയും രണ്ടിലൊന്നല്ലാതെ സ്വീകരിക്കുക സാ ദ്ധ്യമല്ല. എനി വേദക്കാർ തമ്മിൽ യോജിച്ചു ഒരു കൂട്ടർ മറ്റേ കൂട്ടരുടെ ക്വിബ്ലഃ സ്വീകരിക്കുവാൻ തയ്യാറാകുമോ? അതും ഉണ്ടാവാൻ പോകുന്നില്ല. ചുരുക്കത്തിൽ ക്വിബ്ലഃയുടെ വിഷയത്തിൽ നബിയും വേദക്കാരും തമ്മിൽ ഒരു നിലക്കും യോജിക്കുന്ന പ്ര ശ്നമില്ല. അവർ തമ്മിലും യോജിക്കുകയില്ല. അവരുടെ ഇച്ഛകളെ നീ പിൻപറ്റിയാൽ നീ അക്രമികളിൽ പെട്ടവനായിരി ക്കുമെന്നും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിൽ ആയിത്തീരരുതെന്നും നബി യെ അഭിമുഖീകരിച്ചു പറഞ്ഞത്, നബി വല്ല ചാഞ്ചല്യവും ഉണ്ടായേക്കുമെന്ന നിലക്കല്ല. വല്ല സന്ദർഭത്തിലും നബി അവരുടെ ഇഷ്ടത്തിനും മോഹത്തിനും വഴങ്ങിയേക്കാമെന്നോ, കുറച്ച് കാലം ബൈത്തുൽ മുക്വദ്ദസിനെ ക്വിബ്ലഃയായി അംഗീകരിച്ചതുപോലെ എനിയൊരിക്കൽ ഈ കൽപനയിൽ വല്ല മാറ്റവും സംഭവിച്ചേക്കുമെന്നോ മറ്റോ അവർ വ്യാമോഹം വെച്ച് ല്ലന്ന് അവരെ തെര്യപ്പെടുത്തുകയാണ് അതുകൊണ്ടുദ്ദേശ്യം. സത്യവിശ്വാസികൾക്ക് ഈ കൽപനയുടെ ഗൗരവം മനസ്സിലാക്കുവാനും അത് ഉതകുന്നു. എന്ന വാക്കിലെ ( ُ ه എന്ന) സർവ്വനാമത്തിന് "അദ്ദേഹത്തെ' എന്നും "അതിനെ' എന്നും അർത്ഥം വരാം. അതുകൊണ്ട് ആ വാക്യത്തിന് രണ്ട് പ്രകാരത്തിൽ അർത്ഥം കൽപിക്കപ്പെടാറുണ്ട് (1) അദ്ദേഹത്തെനബി യെ - അവർ അവരുടെ സ്വന്തം മക്കളെ അറിയുന്നതുപോലെ അറിയും എന്ന്. അതായത്, തിരുമേനി ന്റ പ്രവാചകനാണ്.അദ്ദേഹം കൊണ്ട് വരുന്നതെല്ലാം യഥാർത്ഥമാണ് എന്നൊക്കെ നിസ്സംശയം അവർക്കറിയാമെന്ന് താൽപര്യം. ഈ അർത്ഥമാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നതും. പരിഭാഷയിൽ നാം കൊടുത്ത തും. സംശയലേശം കൂടാതെ അറിയാമെന്ന ഉദ്ദേശ്യത്തിലാണ് മക്കളെ അറിയും അറിയാമെന്ന് പറയുന്നത്. ഈ പ്രയോഗം അറബിയിലെന്നപോലെ വേറെ ഭാഷകളിലും ഇല്ലാതില്ല. നബി യെക്കുറിച്ച് ഇതിന്റെ മുമ്പ് പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആ സർവ്വനാമം കൊണ്ട് നബി യെ ഉദ്ദേശിക്കുന്നതെങ്ങിനെയെന്ന് ചോദിക്കപ്പെടാം. 006 388 - 422).ു65 12/17/2012, 7:39 ജങ 402 മനസ്സിലാക്കാമെന്നും, മക്കളെ അറിയുന്നതുപോലെ എന്ന ഉപ മയിൽ നിന്ന് അതാണ് മനസ്സിലാകുന്നതെന്നുമാണ് ഇതിന് മറുപടി. (2) അത്ക്വിബ്ലഃയുടെ കാര്യം-അവർക്ക് തങ്ങളുടെ മക്കളെ അറിയാവുന്നത്പോലെ നന്നായി അറിയാം എന്ന്. അതാ യത്. ഇബ്റാഹീം (അ)ന്റെ യുടെയും ക്വിബ്ലഃയായി രിക്കേണ്ടതെന്നും അവർക്ക് ശരിക്കറിയാമെന്നാണ് സാരം. ഏതാണ്ട് ലയുള്ള വേറെയും അഭിപ്രായങ്ങളുണ്ട്. എല്ലാം ഒരേ തത്വത്തിൽ തന്നെ കലാശിക്കുന്നവ യാകുന്നു. നബി യെക്കുറിച്ചായാലും, ക്വിബ്ലഃയെക്കുറിച്ചായാലും വേദക്കാരിലുള്ള പണ്ഡിതന്മാർക്കാണല്ലോ ആ അറിവുണ്ടാവുക. അവരിൽ നിന്നുള്ള വല്ല കേട്ടുകേൾവിയും മാത്രമേ സാധാരണക്കാർക്കുണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് അവരിലുള്ള പണ്ഡിതൻമാരെ സൂചിപ്പിച്ചുകൊണ്ടാണ് "അവരിൽ നിന്നുള്ള ഒരു വിഭാഗക്കാർ അറിഞ്ഞുംകൊണ്ട് യഥാർത്ഥം മറച്ചുവെക്കുകയാണ് ചെയ്യുന്നത്' എന്ന് പറഞ്ഞത് . വിഭാഗം - 18
2:148

وَلِكُلّٖ وِجۡهَةٌ هُوَ مُوَلِّيهَاۖ فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ أَيۡنَ مَا تَكُونُواْ يَأۡتِ بِكُمُ ٱللَّهُ جَمِيعًاۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

(148) എല്ലാവർക്കും ധ ഓരോ വിഭാഗത്തിനും പ ഉണ്ട് ഒരു അഭിമുഖ സ്ഥാനം; അത് ധ ഓരോ വിഭാഗവും പ അതിന് നേരെ (മുഖം) തിരിക്കു ന്നതായിരിക്കും. അതിനാൽ, നിങ്ങൾ ഉത്തമ(കാര്യ)ങ്ങളിലേക്ക് മുന്നോട്ട് വരുവിൻ. നിങ്ങൾ എവിടെ (തന്നെ) ആയിരുന്നാലും അല്ലാഹു നിങ്ങളെ മുഴുവനും കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (148) എല്ലാവർക്കും(ഓരോവിഭാഗത്തിനും) ഉണ്ട് ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം ه ُ و َ അവൻ, അത് അതിന് (അതിലേക്ക്) തിരിക്കുന്നതായിരിക്കും ആകയാൽ നിങ്ങൾ മുന്നേറുവിൻ, മുൻകടക്കുവിൻ, ശ്രമിക്കുവിൻ, (വാശിയോടെ)മുമ്പോട്ട് പോകുക നല്ല കാര്യങ്ങൾക്ക്, ഉത്തമങ്ങളിലേക്ക് എവിടെത്തന്നെ നിങ്ങൾ ആയിരുന്നാലും നിങ്ങളെകൊണ്ടുവരും ُ َّ اللها അല്ലാഹു َ ِ يع ً ا , മുഴുവനും, എല്ലാം َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുളളവനാണ്. 006 388 - 422).ു65 12/17/2012, 7:40 ജങ 403 തുടങ്ങിയ എല്ലാ മതക്കാർക്കും വിഭാഗക്കാർക്കും അവരവരുടെ ആരാധനകളിൽ മുഖം തിരിക്കുവാനുള്ള ഓരോ ലക്ഷ്യസ്ഥാനം - ക്വിബ്ലഃ - ഉണ്ടായിരിക്കും. ഓരോ വിഭാഗവും അവരുടെതായ ആ ലക്ഷ്യത്തിലേക്ക് തിരിയുന്നതാണ്. അത്കൊണ്ട് മറ്റുള്ളവരുടെ അനുകൂലമോ നോക്കാതെ, ക്വിബ്ലഃയുടെ കാര്യത്തിലും മറ്റുള്ള കാര്യങ്ങളിലുമെല്ലാം തന്നെ കൂടുതൽ ഉത്തമവും ഗുണപ്രദവുമായത് നേടിയെടുക്കുവാൻ വേണ്ടിപരസ്പരം വാശിയോടെന്ന പോലെ - ധൃതിപൂർവ്വം മുന്നേറുവാൻ ശ്രമിക്കുവിൻ. ആർ,എവിടെ, എങ്ങിനെ ആയിരുന്നാലും ശരി, എല്ലാവരെയും അല്ലാഹു ക്വിയാമത്തുനാളിൽ ഒരുമിച്ചുകൂട്ടി എല്ലാവരുടെയും മേലും തക്ക നടപടി എടുക്കാതിരിക്കയില്ല. അവന് കഴിയാത്ത ഒരു കാര്യവുമില്ല.
2:149–150

وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۖ وَإِنَّهُۥ لَلۡحَقُّ مِن رَّبِّكَۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

وَمِنۡ حَيۡثُ خَرَجۡتَ فَوَلِّ وَجۡهَكَ شَطۡرَ ٱلۡمَسۡجِدِ ٱلۡحَرَامِۚ وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيۡكُمۡ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡ فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِي وَلِأُتِمَّ نِعۡمَتِي عَلَيۡكُمۡ وَلَعَلَّكُمۡ تَهۡتَدُونَ

(149) നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്റെ മുഖം മസ്ജിദുൽ ഹറാമിന്റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും, അത് നിന്റെ റബ്ബിങ്കൽ നിന്നുള്ള യഥാർത്ഥം തന്നെയാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല. (150) നീ പുറപ്പെട്ടുപോയേടത്ത് നിന്ന്(എല്ലാംതന്നെ)നിന്റെ മുഖം "മസ്ജിദുൽ ഹറാമി'ന്റെ നേരെ തിരിച്ചുകൊള്ളുക. നിങ്ങൾ എവിടെയായിരു ന്നാലും നിങ്ങളുടെ മുഖങ്ങൾ നിങ്ങൾ അതിനുനേരെ തിരിക്കുവിൻ; നിങ്ങൾക്കെതിരിൽ മനുഷ്യർക്ക് ഒരു ന്യായവും (കൊണ്ടുവരാൻ) ഉണ്ടാ കാതിരിക്കുന്നതിന് വേണ്ടി; (അതെ) അവരിൽ നിന്ന് അക്രമം ചെയ്തവർ ഒഴികെ. എന്നാൽ അവരെ നിങ്ങൾ പേടിക്കേ−, എന്നെ പേടിക്കുകയും ചെയ്തുകൊള്ളുവിൻ. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ പൂർത്തിയാക്കിത്തരുവാനും, നിങ്ങൾ സൻമാർഗം പ്രാപിച്ചേക്കുവാനും വേണ്ടിയത്രെ (അത്). 388 - 422).ു65 12/17/2012, 7:39 ജങ 404 (149) ഇടത്തിൽ നിന്ന്, ഇടത്തിൽ വെച്ച് പുറത്ത് പോയി, പുറപ്പെട്ടു തിരിക്കുക നിന്റെ മുഖം ش َ ط ْ ر َ നേരെ, ഭാഗത്തിന് മസ്ജിദുൽ ഹറാമിന്റെ നിശ്ചയമായും അത് യഥാർത്ഥം(സത്യം)തന്നെ നിന്റെ റബ്ബിങ്കൽനിന്നുള്ള اللها അല്ലാഹു അല്ലതാനും അശ്രദ്ധനേ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി (150) പുറപ്പെട്ടുപോയേടത്തു നിന്ന് നിന്റെ മുഖത്തെ നീ തിരിക്കുക മസ്ജിദിന്റെ (പള്ളിയുടെ) നേരെ പവിത്രമായ നിങ്ങൾ എവിടെയായാലും, നിങ്ങൾ ആകുന്നിടത്ത് വെച്ച് ف َ و َ ل ّ ُوا നിങ്ങൾ തിരിക്കുവിൻ നിങ്ങളുടെ മുഖങ്ങളെ അതിന്റെ നേരെ, ഭാഗത്തേക്ക് ഉണ്ടാവാതിരിക്കുവാൻ വേണ്ടി മനുഷ്യർക്ക് നിങ്ങളുടെ മേൽ, നിങ്ങൾക്കെതിരിൽ ح ُ ج َّ ة ٌ ഒരു ന്യായം, തെളിവ് യാതൊരു കൂട്ടർക്ക് ഒഴികെ അക്രമം ചെയ്ത, അവർ അനീതി പ്രവർത്തിച്ചു അവരിൽ നിന്ന് അതിനാൽ(എന്നാൽ)നിങ്ങൾ അവരെ പേടിക്കേണ്ടാ എന്നെ പേടിക്കുകയുംചെയ്യുവിൻ َ ّ ِ ലو َ لأ ഞാൻ പൂർത്തിയാക്കുവാൻ വേണ്ടിയും എന്റെ അനുഗ്രഹം നിങ്ങൾക്ക്, നിങ്ങളുടെ മേൽ നിങ്ങളായേക്കുവാനും നിങ്ങൾ സൻമാർഗം പ്രാപിക്കുക. ക്വിബ്ലഃയുടെ വിഷയം എത്രഗൗരവത്തോടുകൂടിയാണ് അല്ലാഹു കണക്കിലെടുത്തിരിക്കുന്നതെന്ന് ഈ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ വാക്യങ്ങളും, അവക്കിടയിലൂടെ ചൂണ്ടിക്കാട്ടിയിട്ടു ള്ള തത്വങ്ങളും മനസ്സിരുത്തി ചിന്തിച്ചു നോക്കുക. മത ചിഹ്നങ്ങളിൽ ക്വിബ്ലഃക്കുള്ള സ്ഥാനവും, ക്വിബ്ലഃ മാറ്റത്തെത്തുടർന്ന് ശത്രുചേരികളിൽ നിന്ന് പ്രകടമായ എതിർപ്പിന്റെ രൂക്ഷതയും അതിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ആദ്യം 144- വചനത്തിൽ നബി യുടെ ആഗ്രഹം നിറവേറ്റിത്തരാമെന്ന് അറിയിച്ചുകൊണ്ട് മസ്ജിദുൽ ഹറാമിന്റെ നേരെ തിരിഞ്ഞുകൊള്ളുവാൻ തിരുമേനിയോട് കൽപിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വിവരിച്ച ശേഷം, ഈ വചനങ്ങളിൽ നബി രണ്ട് പ്രാവശ്യം വീണ്ടും ആ കൽപന ആവർത്തിച്ചിരിക്കുന്നു. അതോടൊപ്പം സത്യവിശ്വാസികളെയും കൂടി അഭിമുഖീകരിച്ചുകൊണ്ട് നാലാമതും അത് ആവർത്തിക്കുന്നു. പ്രസ്താവിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യം ശ്രോതാക്കളെ ഓർമിപ്പിക്കുവാൻ വേണ്ടി വാക്കുകളെയോ വാക്യങ്ങളെയോ ആവർത്തിക്കുക ഭാഷകളിൽ പൊതുവെ അംഗീകരിക്കപ്പെടാറുള്ള ഒരു പതിവാകുന്നു. അറബി ഭാഷയിൽ പ്രത്യേകിച്ചും ഈ പതിവ് കാണാം. ഇത്രയും ശക്തമായ രൂപത്തിൽ ഈ വിഷയം ആവർത്തിച്ചുറപ്പിക്കുവാനുള്ള പല കാരണങ്ങളും ഈ വചനങ്ങളിൽ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. എല്ലാ മതക്കാർക്കും ഓരോ ക്വിബ്ലഃയുണ്ട്. മുസ്ലിംകൾക്കും ഒരു ക്വിബ്ലഃ വേണ്ടതുണ്ട്. അത് എല്ലാറ്റിലും കൂടു തൽ ഉത്തമവും 006 388 - 422).ു65 12/17/2012, 7:39 ജങ 405 148-ാം വചനത്തിൽ സൂചിപ്പിച്ചു. ഇത് അല്ലാഹുവിങ്കൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന വേണ്ടപ്പെട്ടതായ ഒരു ണന്ന് 149 ലും ചൂണ്ടിക്കാട്ടി. എതിർകക്ഷികൾ മുസ്ലിംകൾക്കെതിരെ ന്യായവാദ മൊന്നും കൊണ്ടുവരാതിരിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹം അവർക്ക് പൂർത്തിയാക്കിക്കൊടുക്കുവാനും, അവർ സൻമാർഗം പ്രാപിക്കുവാനും, വേണ്ടിയാണിതെന്ന് 150 ലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അൽപം മനസ്സിരുത്തി പരിശോധിക്കുന്നപക്ഷം വേറെയും പല സൂചനകളും ഈ വചനങ്ങളിൽ കണ്ടെത്തു വാൻ കഴിയും. ഈ വിഷയം ഇത്രയും ഗൗരവമർഹിക്കുവാൻ അന്നത്തെ ചുറ്റുപാടി ൽ വേറെയും കാരണമുണ്ടായിരുന്നു. മതപരമായ അനുഷ്ഠാന നിയമങ്ങളിൽ ഏർപ്പെട്ട ഒന്നാ മത്തെ "നസ്ഖ്' (നിലവിലുള്ള ഒരു വിധി മാറ്റി തൽസ്ഥാനത്ത് വേറൊരു വിധി നടപ്പാക്കൽ) ആയിരുന്നു ഈ ക്വിബ്ലഃമാറ്റം. നസ്ഖിന്റെ പേരിൽ ഇസ്ലാമിന്റെ ശത്രുക്കളിൽ നിന്നുണ്ടായ രൂക്ഷമായ എതിർപ്പുകളും, ശുദ്ധഗതിക്കാരായ ചില മുസ്ലിംക ളിൽ അത് വരുത്തിയ ആശയക്കുഴപ്പങ്ങളും സംബന്ധിച്ച് 106-ാം വചനത്തിലും അതിന്റെ വ്യാഖ്യാനത്തിലും നാം കണ്ടുവല്ലോ. പുറത്ത്പോയേടത്തു നിന്നെല്ലാം മസ്ജിദുൽ ഹറാമിന്റെ നേരെ തിരിയണം )എന്നു പറഞ്ഞതിന്റെ സാരം എവിടെ യാത്ര പോയാലും അവിടെ നിന്നെല്ലാം നമസ്കാരത്തിൽ തിരിയണമെന്നും നിങ്ങൾ ആയിരിക്കുന്നേടത്തു നിന്നൊക്കെ തിരിയണം )എന്നു പറഞ്ഞതിന്റെ സാരം, നിങ്ങൾ അടുത്തോ ദൂരെയോ ആയാലും, കാണാവുന്നിടത്തോ കാണാത്തിടത്തോ ആയാലും അങ്ങിനെ ചെയ്യണമെന്നുമാകുന്നു . ബൈത്തുൽ മുക്വദ്ദസിനെ സ്ഥിരം ക്വിബ്ലഃയായി നിയമിക്കുന്ന പക്ഷം ഇവർ എന്ത്കൊണ്ടാണ് ഞങ്ങളുടെ ക്വിബ്ലഃയെ അനുകരിക്കുന്നതെന്നും ഇവർ ക്വിബ്ലഃയാക്കേണ്ടവരല്ലേ എന്നുമൊക്കെ വേദക്കാർ പറയുവാൻ ഇടവരും. മു ഹമ്മദിന്റെ മാർഗം ഇബ്റാഹീം (അ)ന്റെ മാർഗമാണെന്ന് വാദിക്കുകയും അതോടുകൂ ടി ഇബ്റാഹീം (അ)ന്റെ ക്വിബ്ലഃ അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും മറ്റും മുശ് രിക്കുകളും പറഞ്ഞേക്കും. ഇതൊക്കെ സൂചിപ്പിച്ചാണ് നിങ്ങൾക്കെതിരെ മനുഷ്യർക്ക് ഒരു ന്യായം ഉണ്ടാകാതിരിക്കുവാൻ വേണ്ടി( എന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ, ദുർവാശിക്കാരും ദുരുദ്ദേശപൂർവ്വം നിഷേധത്തിനൊരുങ്ങിയവരുമായ ആളു കളെ സംബന്ധിച്ചിടത്തോളം സത്യത്തിനും ന്യായത്തിനും സ്ഥാനമില്ല. ക്വിബ്ലഃ മാ റ്റിയാലും ഇല്ലെങ്കിലും, അല്ലെങ്കിലും അവർ-ഒന്നല്ലെങ്കിൽ മറ്റൊന്നായി -ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുക സ്വാഭാവികമാണ്. ഇത്തരക്കാരെപ്പറ്റി യാണ് അവരിൽ നിന്നുള്ള )എന്നു പറഞ്ഞത്. ഇങ്ങിനെയുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമൊന്നും ചെവിക്കൊ ള്ളേണ്ടതില്ല; അവഗണിച്ചു തള്ളുകയേവേണ്ടൂ. അവർ മൂലം ഒന്നും സംഭവിക്കാൻ പോകുന്നില്ല; അവരെയൊന്നും ഭയപ്പെടേണ്ട ; അല്ലാഹുവിനെ മാത്രമാണ് ഭ യപ്പെടേണ്ടത്. നിങ്ങളുടെ മത നിയമങ്ങൾ വ്യവസ്ഥപ്പെടുത്തി നിയമിച്ചു തരുന്നത് നിങ്ങൾക്ക് അവ ൻ കനിഞ്ഞേകുന്ന അനുഗ്രഹമാണ്; അത് മുഖേന നിങ്ങൾക്ക് നേർമാർഗം പ്രാപിച്ചു വിജയം നേടാവുന്നതാണ് എന്നൊക്കെ സത്യവിശ്വാസികളെ ഉണർത്തിക്കൊണ്ട് അല്ലാഹു തുടരുന്നു: 006 388 - 422).ു65 12/17/2012, 7:39 ജങ 406
2:151–152

كَمَآ أَرۡسَلۡنَا فِيكُمۡ رَسُولٗا مِّنكُمۡ يَتۡلُواْ عَلَيۡكُمۡ ءَايَٰتِنَا وَيُزَكِّيكُمۡ وَيُعَلِّمُكُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَيُعَلِّمُكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ

فَٱذۡكُرُونِيٓ أَذۡكُرۡكُمۡ وَٱشۡكُرُواْ لِي وَلَا تَكۡفُرُونِ

(151) (അതെ) നിങ്ങളിൽ, നിങ്ങളിൽ നിന്നുള്ള ഒരു റസൂലിനെ നാം അയച്ചതുപോലെ അദ്ദേഹം നിങ്ങൾക്ക് നമ്മുടെ ആയത്ത് (ലക്ഷ്യം) കൾ ഓതിത്തരുകയും, നിങ്ങളെ സംസ്കരിക്കുകയും നിങ്ങ ൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങ ൾക്ക് അറിയുമായിരുന്നില്ലാ ത്തത് അദ്ദേഹം നിങ്ങൾക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു. ധ അങ്ങിനെ യുളള ഒരു റസൂലിനെ പ (152) ആകയാൽ, നിങ്ങൾ എന്നെ സ്മരിക്കുവിൻ, (എന്നാൽ) ഞാൻ നിങ്ങളെ(യും) സ്മരിക്കുന്ന താണ്. എനിക്ക് നന്ദി കാണിക്കു കയും ചെയ്യുവിൻ, എന്നോട് നന്ദികേട് കാണിക്കുകയും അരുത്. (151) നാം അയച്ചതുപോലെ ف ِ ي ُ م ْ നിങ്ങളിൽ ر َ س ُ ولا ഒരു റസൂലിനെ, ദൂതനെ നിങ്ങളിൽ നിന്ന് അദ്ദേഹം നിങ്ങൾക്ക് ഓതിത്തരുന്നു നമ്മുടെ ആയത്ത് (വചനം - ദൃഷ്ടാന്തം - ലക്ഷ്യം)കളെ നിങ്ങളെ സംസ്കരിക്കുകയും ചെയ്യും നിങ്ങൾക്ക് പഠിപ്പിക്കുകയും (വേദ)ഗ്രന്ഥം വിജ്ഞാനവും, തത്വജ്ഞാനവും നിങ്ങൾക്ക് പഠിപ്പിക്കുകയും (ചെയ്യും) നിങ്ങൾ ആയിരുന്നില്ലാത്തത് നിങ്ങൾ അറിയും (152) ആകയാൽ നിങ്ങൾ എന്നെ സ്മരിക്കുവിൻ ഞാൻ നിങ്ങളെ ഓർമിക്കാം നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുവിൻ ِ ഷ എനിക്ക്, എന്നോട് എന്നോട് നിങ്ങൾ നന്ദികേട് (കൃതഘ്നത)കാണിക്കുകയും ചെയ്യരുത്. ക്വിബ്ലഃയാക്കിയതിലടങ്ങിയ തത്വങ്ങളെക്കുറിച്ച് പ്രസ്താവിച്ച കൂട്ടത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം പൂർത്തിയാക്കിത്തരുവാനും, നിങ്ങൾ നേർമാർഗം പ്രാപിക്കുവാനും വേണ്ടിയാണ് അതെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. അതുമാത്രമല്ല, വേറെയും ഒരു വമ്പിച്ച അനുഗ്രഹം ഞാൻ നിങ്ങൾക്ക് ചെയ്തു തന്നിട്ടുണ്ട്. ആ അനുഗ്രഹത്തിന്റെ ഒരു വശം മാത്രമാണിത്. നിങ്ങൾക്ക് സൻമാർഗം കാണിച്ചു തരുവാനായി ഒരു റസൂലിനെ ഞാൻ നിങ്ങൾ അയച്ചു തന്നിട്ടുണ്ട്. അതാണ് ഇതിനെക്കാൾ വലിയ അനുഗ്രഹം എന്നൊക്കെ ഈ വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ ഉണർത്തുന്നു. തുടർന്നുകൊണ്ട് റസൂ ലിന്റെ 006 388 - 422).ു65 12/17/2012, 7:39 ജങ 407 ഇന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം ഇത്രയും വമ്പിച്ച അനുഗ്രഹം ഞാൻ നിങ്ങൾക്ക് ചെയ്തുതന്നിരിക്കകൊണ്ട് നിങ്ങൾ എപ്പോഴും എന്നെക്കുറിച്ച് സ്മരണയുള്ളവരായിരിക്കണമെന്നും ഒരിക്കലും നന്ദികേട് കാണിക്കരുതെന്നും അതിന്റെ ഫലം നിങ്ങൾക്ക് തന്നെയാണെന്നും ഓർമിപ്പിക്കുന്നു. നബി യുടെ ചുമതലകളായി പ്രസ്താവിച്ച കാര്യങ്ങളെ - അല്ലാഹുവിന്റെ ആയത്തുകൾ ഓതിത്തരുക, സംസ്ക്കരിക്കുക, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുക എന്നിവയെപ്പറ്റി ഇബ്റാഹീം (അ)ന്റെ പ്രാർത്ഥനയുടെ വിവരണ ത്തിൽ (129-ാം വചനത്തിൽ വെച്ച്)മുമ്പ് വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതാവർത്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ഉത്തരമെന്ന നിലക്കാണ് റസൂൽ നിയോഗിക്കപ്പെട്ടതെന്നും അവിടെ നാം കണ്ടുവല്ലോ. നിങ്ങൾക്ക് അറിയുമായിരുന്നില്ലാത്തതും അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കും എന്ന് പറഞ്ഞത്കൊണ്ടുദ്ദേശ്യം, വഹ്യ് മൂലവും പ്രവാചകൻ മുഖേനയുമല്ലാതെ - ബുദ്ധികൊണ്ടോ മറ്റോ - അറിയുവാൻ കഴിയാത്ത കാ ര്യങ്ങൾ പലതും അദ്ദേഹം മുഖേന നിങ്ങൾക്ക് അറിയുവാൻ കഴിയുന്നു എന്നത്രെ. ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു : അല്ലാഹു പറയുന്നു: "ആദമിന്റെ മകനേ, എന്നെക്കുറിച്ച് നീ നിന്റെ സ്വന്തത്തിൽ (മനസ്സിൽ) ഓർമിക്കുന്നതായാൽ, ഞാൻ എന്റെ സ്വന്തത്തിൽ നിന്നെയും ഓർമിക്കും. എന്നെ ക്കുറിച്ച് നീ ഒരു സംഘത്തിൽ വെച്ച് ഓർമിക്കുന്നതായാൽ (പ്രസ്താവിച്ചാൽ)അതിനെ ക്കാൾ ഉത്തമമായ സംഘത്തിൽ (മലക്കുകളുടെ സംഘത്തിൽ)വെച്ച് ഞാനും നിന്നെ ഓർമിക്കും. നീ എന്നോട് ഒരു ചാൺ അടുക്കുന്ന പക്ഷം, ഞാൻ നിന്നോട് ഒരു മുഴം അടുക്കും. നീ എന്നോട് ഒരു മുഴം അടുക്കുന്നതായാൽ ഞാൻ നിന്നോട് ഒരു മാർ അടുക്കുന്നതാണ്. നീ എന്റെ അടുക്കലേക്ക് (പതുക്കെ)നടന്നുവരുന്നതായാൽ ഞാ ൻ നിന്റെ അടുക്കലേക്ക് (വേഗം)ഓടി വരുന്നതാണ്.' ഈ അർത്ഥത്തിലുള്ള വേറെ ഹദീഥ് ബുഖാരിയിലും മുസ്ലിമിലും കാണാം. വിഭാഗം - 19
2:153

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ

(153) ഹേ, വിശ്വസിച്ചവരേ, ക്ഷമയും നമസ്കാരവും വഴി നിങ്ങൾ സഹായം തേടിക്കൊ ള്ളുവിൻ നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും. (153) വിശ്വസിച്ചവരേ നിങ്ങൾ സഹായം തേടുവിൻ ب ِ الص َّ بر ْ ِ സഹനംകൊണ്ട് و َ الص َّ لاة ِ നമസ്കാരവും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു الص ക്ഷമിക്കുന്നവരുടെകൂടെയാണ്. കഴിഞ്ഞ വചനത്തിൽ അല്ലാഹുവിനെ ഓർക്കുവാനും അവനോട് നന്ദി 006 388 - 422).ു65 12/17/2012, 7:39 ജങ 408 ഈ വചനത്തിൽ ക്ഷമയും നമസ്കാരവും മുറു കെ പിടിക്കുവാനും, അത് വഴി സഹായം തേടിക്കൊള്ളുവാനും ഉപദേശിക്കുന്നു. ക്ഷമയുള്ളവരുടെ പക്ഷത്തായിരിക്കും അല്ലാഹു എന്ന് പറഞ്ഞുകൊണ്ട് ക്ഷമയുടെ കാര്യം പ്രത്യേകം ഊന് നിപ്പറയുകയും ചെയ്തിരിക്കുന്നു. അവന്റെ പ്രത്യേ ക സഹായവും അനുഗ്രഹാശിസ്സുകളും അവർക്കുണ്ടായിക്കൊണ്ടിരിക്കുമെന്ന് താൽപര്യം. അനുഗ്രഹത്തിലും സന്തോഷത്തിലും നന്ദിയെന്നപോലെ, പരീക്ഷണങ്ങളിലും വിഷമങ്ങളിലും ക്ഷമ കൈക്കൊള്ളൽ സത്യവിശ്വാസിയുടെ സ്വഭാവമായിരിക്കേണ്ട താണ്. ഒരു ഹദീഥിൽ നബി പറയുന്നു : സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ! അവന്റെ കാര്യങ്ങളെല്ലാം അവന് ഗുണകരമായിരിക്കും. ഇത് സത്യവിശ്വാസിക്ക ല്ലാതെ മറ്റാർക്കുമില്ല. അവന് സന്തോഷകരമായത് വല്ലതും ഭവിച്ചാൽ അവൻ നന്ദികാ ണിക്കുന്നു. അപ്പോൾ അതവന് ഗുണമായിത്തീരുന്നു. അവന് ഉപദ്രവകരമായത് വല്ലതും ഭവിച്ചാൽ അവൻ ക്ഷമിക്കുകയും ചെയ്യും. അപ്പോൾ അതും അവന് ഗുണമായിത്തീരുന്നു. (മു) ക്ഷമയെക്കുറിച്ചും അതിന് പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വളരെ വചനങ്ങളും നബിവാക്യങ്ങളും കാണാവുന്നതാണ്. നമസ്കാരമാകട്ടെ, ശാരീരികമായ അനുഷ്ഠാന കർമങ്ങളിൽ അതി പ്രധാന മായ ഒരു കർമമാകുന്നു. അല്ലാഹുവുമായുള്ള ഒരു കൂടിക്കാഴ്ചയും, അവന്റെ മുമ്പിൽ സാഷ്ടാംഗം ചെയ്തുകൊണ്ട് നടത്തപ്പെടുന്ന ഭക്തിനിർഭരമായ പ്രാർത്ഥനയു മാകുന്നു അത്. ആ പ്രാർത്ഥനക്ക് അല്ലാഹു പ്രത്യേകം വില കൽപിക്കുമെന്നതിൽ സംശയിക്കുവാനില്ല. വല്ല അനിഷ്ട സംഭവങ്ങളും നേരിടുമ്പോൾ, നബി നമസ്കാരത്തെ അഭയം പ്രാപിച്ചിരുന്നതായിവേഗം നമസ്കാരത്തിലേക്ക് പ്രവേശിച്ചിരുന്നതായിഹദീഥുകളിൽ വന്നിട്ടുള്ളതും അതുകൊണ്ടാകുന്നു. ഇൗ വചനത്തിന്റെ വിവരണത്തിലേക്ക് ആവശ്യമായ വിവരങ്ങൾ പലതും 45--ാം വചന ത്തിന്റെ വ്യാഖ്യാനത്തിൽ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളത് ഓർക്കുക.
2:154

وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ

(154) അല്ലാഹുവിന്റെ മാർ ഗത്തിൽ കൊല്ലപ്പെടുന്നവരെക്കുറിച്ച് നിങ്ങൾ "മരണപ്പെട്ടവർ' എന്ന് പറയരുത്. എന്നാൽ, (അവർ) ജീവി ച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങൾ (അത്)ഗ്രഹിക്കുകയില്ല. (154) നിങ്ങൾ പറയരുത് കൊല്ലപ്പെടുന്നവരെക്കുറിച്ച് اللها അല്ലാഹുവിന്റെ മാർഗത്തിൽ മരിച്ചുപോയവർ എന്ന് ب َ ل ْ പക്ഷേ, എന്നാൽ ജീവിച്ചിരിക്കുന്നവരാണ് എങ്കിലും നിങ്ങൾ ഗ്രഹിക്കുകയില്ല, അറിയുകയില്ല. മുൻ ആയത്തിൽ ക്ഷമയെയും നമസ്കാരത്തെയും കുറിച്ച് പ്രസ്താവിച്ചു. ക്ഷമയുള്ളവർ സഹനമുള്ളവരും, നമസ്കാരമുള്ളവർ ഭയഭക്തരുമായിരിക്കുമല്ലോ . അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്വാനും ജീവൻ ത്യജിക്കുവാനും തയ്യാറാകുന്നതും ഇങ്ങിനെയുള്ളവരായിരിക്കും. സമരവേളയിൽ വല്ലവരും വധിക്കപ്പെട്ടു 006 388 - 422).ു65 12/17/2012, 7:39 ജങ 409 അവർ പ്രത്യക്ഷത്തിൽ മരണപ്പെട്ടവരാണെങ്കിലും യഥാർത്ഥത്തിൽ മരണപ്പെട്ടവരല്ല; അത്കൊണ്ട് അവരെപ്പറ്റി സാധാരണ മരണപ്പെട്ടവരെപ്പോലെ കരുതിക്കൂടാ; അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവർ തന്നെയാണ് . പക്ഷേ, നിങ്ങൾക്കത് മനസ്സിലാക്കുവാൻ കഴി യുകയില്ല എന്നൊക്കെ അല്ലാഹു അറിയിക്കുന്നു. രക്തസാക്ഷികളുടെ (ശഹീദുകളുടെ)മരണം വാസ്തവത്തിൽ മരണമല്ലെന്നോ, മരിച്ചുവെന്ന് അവരെപ്പറ്റി പറയുവാൻ പാടില്ലെന്നോ അല്ലമറ്റുള്ളവരുടെ മരണവും അവരുടെ മരണവും ഒരേ നിലയിൽ കണക്കാക്കികൂടാ എന്നത്രെ-അല്ലാഹു പറഞ്ഞതിന്റെ അർത്ഥം. 169-171 വചനങ്ങളിൽ ഇതിനെപ്പറ്റി കൂടുതൽ വിവരം കാണാവുന്നതാണ്. അവർക്ക് ആഹാരം നൽകപ്പെട്ടുകൊണ്ടിരിക്കുമെന്നും അതോടൊപ്പം വന്നുചേരുവാനിരിക്കുന്നവരെ പ്പറ്റി അവർ സന്തുഷ്ടരായിക്കൊണ്ടിരിക്കുമെന്നും മറ്റും അവിടെ പ്രസ്താവിച്ചിരിക്കുന്നു. ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ആത്മാക്കൾ പച്ചവർണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലായി സ്വർഗത്തിൽ അവർ ഉദ്ദേശിച്ചേടത്തുകൂടി മേഞ്ഞുകൊണ്ടിരിക്കുമെന്നും, അവർക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങൾ കണ്ട് തങ്ങളെ ഇഹത്തിലേക്ക് മടക്കി വീണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ് തു കൊല്ലപ്പെടുമാറാക്കിക്കൊടുക്കുവാൻ അവർ അല്ലാഹുവിനോട് അപേക്ഷിക്കുമെ ന്നും, എനി മടക്കമില്ലെന്ന് നിശ്ചയിച്ചുവെച്ചിരിക്കുന്നതായി അല്ലാഹു അവരോട് മറുപടി പറയുമെന്നും നബി പ്രസ്താവിച്ചിരിക്കുന്നു. (മു) അല്ലാഹുവും റസൂലും അറിയിച്ചുതന്നതിനപ്പുറം അവരുടെ ആത്മീയമായ ആ അദൃശ്യജീവിതത്തെപ്പറ്റി നമുക്കൊന്നും അനുമാനിക്കുവാൻ സാധ്യമല്ല. അതാണ് (എങ്കിലും നിങ്ങൾ അത് ഗ്രഹിക്കുകയില്ല)എന്ന് അല്ലാഹു പറഞ്ഞതും. യുദ്ധത്തിൽവെച്ചോ, ശത്രുക്കളുടെ കൈക്കൊ കൊല്ലപ്പെട്ടാൽ മാത്രംപോരാ, നിഷ്കളങ്ക ഐഹികമായി ലക്ഷ്യങ്ങൾവെച്ചു കൊണ്ടല്ലാതെയും രണാങ്കണത്തിലിറങ്ങി കൊല്ലപ്പെട്ടവരായെങ്കിൽ മാത്രമേ ഇപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പല ഹദീഥുകളിലും നബി വ്യക്തമാക്കിയിരിക്കുന്നു. ക്ഷമയെപ്പറ്റി വീണ്ടും പറയുന്നു:
2:155–157

وَلَنَبۡلُوَنَّكُم بِشَيۡءٖ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٖ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّـٰبِرِينَ

ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٞ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ

أُوْلَـٰٓئِكَ عَلَيۡهِمۡ صَلَوَٰتٞ مِّن رَّبِّهِمۡ وَرَحۡمَةٞۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُهۡتَدُونَ

(155) ഭയം, വിശപ്പ്, സ്വത്തുക്ക ളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയിൽ പെട്ട വല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്ന താണ്. ക്ഷമിക്കുന്നവർക്ക് നീ സന്തോ ഷവാർത്ത അറിയിക്കുകയും ചെയ്യുക (156) അതായത് യാതൊരു കൂട്ടർക്ക്, അവർക്ക് വല്ല ബാധയും (ആപത്തും) ബാധിച്ചാൽ അവർ പറയും: ഞങ്ങൾ അല്ലാഹുവിനു 388 - 422).ു65 12/17/2012, 7:39 ജങ 410 അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു. (157) അക്കൂട്ടർ - അവരിൽ അവരുടെ റബ്ബിങ്കൽ നിന്നുള്ള അനു ഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടർ തന്നെയാണ്, സൻ മാർഗം പ്രാപിച്ചവരും. (155) നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും ഒരു വസ്തു (അൽപംവല്ലതും)കൊണ്ട് ഭയത്തിൽ നിന്ന് ِعو ُ ج ْ لا َ و വിശപ്പിൽ നിന്നും കുറവിൽ (ചുരുക്കലിൽ)നിന്നും الأم സ്വത്തുക്കളിൽ നിന്ന് و َ الأن ْ ف ُ س ِ ദേഹങ്ങളിൽ നിന്ന് و َ الث ഫലങ്ങളിൽ നിന്നും സന്തോഷമറിയിക്കുകയും ചെയ്യുക الص ക്ഷമിക്കുന്നവർക്ക്. (156) ا ّ َ ِ ين َ യാതൊരു കൂട്ടർക്ക് അവർക്ക് ബാധിച്ചാൽ, എത്തിയാൽ വല്ല ബാധയും, ഒരു വിപത്ത് او ُ لا َ ق അവർ പറയും اللهِ ഞങ്ങൾ നിശ്ചയമായും അല്ലാഹുവിന്ന്(ഉള്ളവർ)ആകുന്നു, ഞങ്ങൾ അല്ലാഹുവിന് തന്നെ ഞങ്ങൾ അവനിലേക്കുതന്നെ മടങ്ങുന്നവരുമാണ്. (157) അക്കൂട്ടർ അവരുടെ മേൽ ഉണ്ടായിരിക്കും, അവർക്കുണ്ട് അനുഗ്രഹാശിസ്സുകൾ അവരുടെ റബ്ബിൽ നിന്ന് കാരുണ്യവും അക്കൂട്ടർ + അവർ തന്നെ സന്മാർഗികൾ, നേർമാർഗം പ്രാപിക്കുന്നവർ. അല്ലാഹുവിങ്കൽ നിന്നുളള പരീക്ഷണം രണ്ടുവിധത്തിലുണ്ട്. തിൻമ മുഖേനയും നൻമ മുഖേനയും (തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു പരീക്ഷണം പരീക്ഷിക്കുന്നതാണ്. (21:35) തിന്മയിൽ ക്ഷമയും സ ഹനവും, നന്മയിൽ നന്ദിയും കൂറും പുലർത്തുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത് . അങ്ങിനെ ചെയ്യുന്ന പക്ഷം 153-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച നബി വചനത്തിൽ കണ്ടതുപോലെരണ്ടുതരം പരീക്ഷണവും അവർക്കു ഗുണകരമായിതന്നെ കലാശിക്കും. ഇല്ലെങ്കിലോ? രണ്ടും ദോഷമല്ലാതെ വരുത്തുകയുമില്ല. കഴി ഞ്ഞ വചനങ്ങളിൽ ക്ഷമയെക്കുറിച്ച് പലതും പ്രസ്താവിച്ചു. അതിനെത്തുടർന്ന് മനുഷ്യനിൽ ഇടക്കിടെ അനുഭവപ്പെട്ടേക്കാവുന്ന വിപത്തുകൾ മുഖേനയുണ്ടാകുന്ന പരീക്ഷണങ്ങളെക്കുറിച്ചും, അവയിൽ ക്ഷമ കൈക്കൊള്ളേണ്ടതിനെക്കുറിച്ചും ഈ വചനങ്ങളിൽ അല്ലാഹു പ്രസ്താവിക്കുകയാണ്. അഞ്ചുവിധം പരീക്ഷണങ്ങളെയാണ് അല്ലാഹു എടുത്തു പറഞ്ഞത്: (1) ഭയം, യുദ്ധം, കലഹം, ശത്രുക്കൾ തുടങ്ങിയ എല്ലാ കാരണത്താലും ഏർപ്പെടുന്ന ഭയം ഇതിൽ ഉൾപ്പെടുന്നു. 006 388 - 422).ു65 12/17/2012, 7:39 ജങ 411 ക്ഷാമംകൊണ്ടോ ദാരിദ്യ്രാധിക്യംകൊണ്ടോ, മറ്റു കാരണം കൊണ്ടോ ഉണ്ടാകുന്ന പട്ടിണിയെന്നർത്ഥം (3) ധനനഷ്ടം : ഉള്ള ധനത്തിന് നാശനഷ്ടം പിണഞ്ഞും, വരവ് കുറഞ്ഞും ഉണ്ടാകുന്ന എല്ലാതരം നഷ്ടങ്ങളും (4) ആൾ നഷ്ടം : രോഗം പകർച്ച വ്യാധികൾ, അപകടങ്ങൾ, യുദ്ധങ്ങൾ, അത്യാഹിതങ്ങൾ എന്നിങ്ങിനെയുള്ള ഏതെങ്കിലും കാരണത്താൽ സ്വന്തം കുടുംബങ്ങളിലും ബന്ധുമിത്രങ്ങളിലും ഉണ്ടാകുന്ന എല്ലാ ജീവനാശങ്ങളും (5) ഫലങ്ങളുടെ കുറവ്: കൃഷിയുൽപന്നങ്ങൾ, കായ്കനികൾ മുതലായവയി ൽ ഏർപ്പെടുന്ന ഉൽപാദനക്കുറവ്. ഇവയെല്ലാം പലപ്പോഴും ഉണ്ടാകാറുള്ള വിപത്തുകളാണല്ലോ. ബാഹ്യമായ കാര്യകാരണബന്ധങ്ങളെ മുൻനിറുത്തി ഇവക്കെല്ലാം ചില കാരണങ്ങൾ മനുഷ്യന് പലപ്പോഴും പറയുവാനുണ്ടായിരിക്കും. എങ്കിലും അവയൊക്കെ വാസ്തവത്തിൽ അല്ലാഹുവിങ്കൽ നിന്നുള്ള ചില പരീക്ഷണങ്ങളാകുന്നു. അവയിൽ ക്ഷമ കൈക്കൊള്ളുന്നവർക്ക് അല്ലാഹുവിങ്കൽ നിന്ന് മഹത്തായ അനുഗ്രഹങ്ങളും നൻമകളും ലഭിക്കുന്നതാണെന്നും അവരാണ് സൻമാർഗം പ്രാപിച്ച ഭാഗ്യവാൻമാരെന്നും അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. നേരെ മറിച്ച് അക്ഷമയും വേവലാതിയുമായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം, ഇഹത്തിൽ ആപത്തുകളുടെ ഗൗരവം വർദ്ധിക്കലും, പരത്തിൽ അല്ലാഹുവിന്റെ അപ്രീതി സമ്പാദിക്കലും മാത്രമായിരിക്കും അനുഭവം. മേൽപറഞ്ഞ അഞ്ച് കാര്യങ്ങളെക്കൊണ്ടും പരീക്ഷണം നടത്തും എന്ന് പറയാതെ അവയിൽ അൽപം വല്ലതും കൊണ്ട് പരീക്ഷണം നടത്തും എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. ഇവയിൽപെട്ട ഏതെങ്കിലും ചിലതൊക്കെ ചിലപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ടെന്ന് വരും. അപ്പോൾ ന്റ പേരിൽ ക്ഷമകേടും നിരാശയും ബാധിക്കരുത്. നേരെമറിച്ച് ക്ഷമ അവലം ബിച്ചുകൊണ്ട് അവ നിങ്ങൾക്ക് ഗുണകരമായി കലാശിക്കുവാൻ ശ്രമിക്കേണ്ടതാണ്. അതിനെക്കാൾ വമ്പിച്ച ആപത്തുകൾ സംഭവിക്കാത്തത് അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യമായി കരുതണം എന്നൊക്കെയുള്ള സൂചനകൾ ആ വാക്കിൽ അടങ്ങിയിരിക്കുന്നതായി കാണാം. ഒരു ആപത്ത് നേരിടുമ്പോൾ, അതുപോലെ സംഭവിക്കാൻ സാധ്യത യുള്ള കൂടുതൽ വലുതായ ആപത്തുകളെപ്പറ്റി വിഭാവനം ചെയ്യുന്നത് സംഭവിച്ച ആപത്തിന്റെ ഗൗരവം ലഘൂകരിക്കുവാൻ ഉതകുന്നതായിരിക്കും. ക്ഷമാലുക്കളുടെ ഒരു നിർവ്വചനമെന്നോണം അവരെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അവർക്ക് വല്ല ആപത്തും ബാധിച്ചാൽ اللهِ (ഞങ്ങൾ അല്ലാഹുവിന്നുള്ളവരാണ് ഞങ്ങൾ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്) എന്ന് അവർ പറയും. വല്ല ആപത്തുകളും നേരിടുമ്പോൾ ഈ വാക്ക് പറയുന്നത് നല്ലതാണെന്ന് ഈ വചനത്തിൽ നിന്നും പല ഹദീഥുകളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ, നാ വ് കൊണ്ട് ഉരുവിട്ടതുകൊണ്ട് മാത്രം പ്രയോജനമില്ല. അതിലടങ്ങിയ ആശയം മനസ്സിലാക്കിക്കൊണ്ടും, ഓർമിച്ചുകൊണ്ടും ആയിരിക്കണം അത്. തങ്ങൾ അല്ലാ ഹുവിന്റെ സൃഷ്ടികളാണ് അവന്റെ അടിമകളാണ്, തങ്ങളുടെ കൈകാര്യങ്ങളും നിയന്ത്രണങ്ങളുമെല്ലാം അവന്റെ കയ്യിലാണ് അവന്ന് തങ്ങളിൽ എന്തും 006 388 - 422).ു65 12/17/2012, 7:39 ജങ 412 അതിന് വഴങ്ങുന്നത് തങ്ങളുടെ കടമയാണ്, ഞങ്ങൾ മരണാനന്തരം അവനിലേക്ക് മടങ്ങിച്ചെല്ലേണ്ടവരുമാണ്. ഇവിടെ വെച്ച് ഞങ്ങൾ ചെയ്യുന്ന എല്ലാറ്റിനും അവന്റെ മുമ്പിൽ ഞങ്ങൾ ഉത്തരം പറയേണ്ടിവരും, യാതൊ രു നൻമയും അവന്റെയടുക്കൽ ഞങ്ങൾക്ക് പാഴായിപ്പോകുകയില്ല, ഒരു തിൻമയും അവന്റെ ശ്രദ്ധയിൽപെടാതെ ഒഴിവാകുകയുമില്ല എന്നൊക്കെയാണ് ആ വാക്യത്തിലടങ്ങിയ ആശയം. ആപത്തുകൾ നേരിടുമ്പോൾ, ഈ ബോധത്തോടുകൂടി ആ വാക്ക് പറ ഞ്ഞു സ്വയം സമാധാനിക്കുന്ന ക്ഷമാലുക്കൾക്ക് അവരുടെ രക്ഷിതാവിങ്കിൽ നിന്നുള്ള അനുഗ്രഹാശിസ്സുകളും കാരുണ്യവും ഉണ്ടായിരിക്കുമെന്ന സന്തോഷവാർത്ത അറിയിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്. അവർ തന്നെയാണ് സൻമാർഗിക ൾ എന്നൊരു സാക്ഷിപത്രംകൂടി അവർക്ക് നൽകിയിരിക്കുയാണ്. ഇതിൽ നിന്ന് തന്നെ, ഈ വാക്യം വളരെ മഹത്തായ ഒരു ആശയമാണ് ഉൾക്കൊളളുന്നതെന്ന് ഊഹിക്കാമല്ലോ. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: (ക്ഷമാലുക്കൾക്ക് അവരുടെ പ്രതിഫലങ്ങൾ ഒരു കണക്കും കൂടാതെത്തന്നെയായിരിക്കും നിറവേറ്റപ്പെടുക (സുമർ 10) ആപത്തുകൾ ചെറുതായാലും വലുതായാലും ശരി, അത് സംഭവിക്കുമ്പോൾ ഇപ്രകാരം ( اللهِ الخ )പറയേണ്ടതാണെന്ന് ഹദീഥുകളിൽ നിന്ന് വ്യക്തമാകുന്നു. ആയത്തിൽ നിന്ന് തന്നെയും മനസ്സിലാക്കാവുന്നതാണത്. ഈ വാക്ക് പറയുന്നതി ന് ( اِس ْ تِر ْ ج َ اع : മടക്കം കാണിക്കൽ) എന്ന് പറയപ്പെടുന്നു. വല്ല ആപത്തും സംഭവിച്ച ശേഷം, കുറേകാലം കഴിഞ്ഞിട്ട് പിന്നെയും അത് പുതുക്കുന്ന പക്ഷം അല്ലാഹു അതിന് പ്രതിഫലം നൽകാതിരി ക്കുകയില്ല, എന്ന് അഹ്മദും, ഇബ്നുമാജഃ (റ)യും നിവേദനം ചെയ്ത ഒരു ഹദീ ഥിൽ വന്നിട്ടുണ്ട്. നബി യുടെ പത്നി ഉമ്മുസലമഃ (റ) പറഞ്ഞതായി മുസ്ലിം (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: വല്ല അടിയാന്നും ഒരു ആപത്ത് ബാധിക്കുമ്പോൾ അവൻ الل نِى فِى مصِيب َ تِى يرا منھا ونَ (ഞങ്ങൾ അല്ലാഹു വിന്റെതാണ്, ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എന്റെ ഈ ആപത്തിൽ നീ എനിക്ക് പ്രതിഫലം നൽകേണമേ! എനിക്ക് അതിനേക്കാൾ ഉത്തമമായതിനെ നീ പകരം നൽകുകയും ചെയ്യേണമേ എന്ന് പറയുന്നപക്ഷം , അവന്റെ ആപത്തിൽ അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാൾ ഉത്തമമായതിനെ അവന് പിന്നീട് നൽകുകയും ചെയ്യാതിരിക്കയില്ല. എന്നിങ്ങി നെ റസൂൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങിനെ, എന്റെ ഭർത്താവ് അബൂ സലമഃ മരണപ്പെട്ടപ്പോൾ, റസൂൽ കൽപിച്ച പ്രകാരം ഞാൻ പറഞ്ഞു. എനിക്ക് അദ്ദേഹത്തേക്കാൾ ഉത്തമനായ ആളെ അല്ലാഹു പകരം തരുകയും ചെയ്തു. അതെ , അല്ലാഹുവിന്റെ റസൂലിനെ.
2:158

۞إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِۖ فَمَنۡ حَجَّ ٱلۡبَيۡتَ أَوِ ٱعۡتَمَرَ فَلَا جُنَاحَ عَلَيۡهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيۡرٗا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ

(158) നിശ്ചയമായും സ്വഫായും, മർവഃയും അല്ലാഹുവിന്റെ (വക) ചിഹ്നങ്ങളിൽ പെട്ടതാണ്. അതി നാൽ, ആരെങ്കിലും (ആ) ഭവന ത്തിങ്കൽ ധ അടുക്കൽ പ ഹജ്ജ് ചെയ്യുകയോ, ഉംറഃ ചെയ്യു 388 - 422).ു65 12/17/2012, 7:39 ജങ 413 അവൻ ആ രണ്ടിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല. ആരെങ്കിലും സ്വമേധയാ, വല്ല നന്മയും പ്രവർത്തി ക്കുന്നതായാൽ, നിശ്ചയമായും, അല്ലാഹു നന്ദി കാണിക്കുന്നവനും, സർവ്വജ്ഞനുമാകുന്നു ധ അതവൻ പാഴാക്കുകയില് (158) الص നിശ്ചയമായും സ്വഫാ മർവഃയും ചിഹ്ന(അടയാള)ങ്ങളിൽപെട്ടതാണ് ِ َّ اللها അല്ലാഹുവിന്റെ അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താൽ, കരുതിച്ചെന്നാൽ (ആ)വീട്ടിങ്കൽ, അല്ലെങ്കിൽ ഉംറഃ ചെയ്താൽ, സന്ദർശനത്തിന് വന്നാൽ എന്നാൽ തെറ്റില്ല, വിരോധമില്ല അവന്റെ മേൽ ي َ طَّو അവൻ പ്രദക്ഷിണം ചെയ്യൽ, ചുറ്റിനടക്കൽ രണ്ടിനെയും, രണ്ടിലൂടെ വല്ലവനും സ്വമേധയാ ചെയ്താൽ, പുണ്യം പ്രവർത്തിച്ചാൽ خ َ ير ْ ً ا ഒരു നന്മയെ, വല്ല ഗുണവും اللها എന്നാൽ നിശ്ചയമായും അല്ലാഹു ش َ اك ِ ر ٌ നന്ദി ചെയ്യുന്നവനാണ് ٌ  ع َ ل ِ അറിവുള്ളവനാണ്, സർവ്വജ്ഞനാണ്. അടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് മേട് (ചെറിയ കുന്നു)ക ളാണ് സ്വഫായും മർവഃയും. ഹജ്ജും ഉംറഃയും ചെയ്യുന്നവർ അവ രണ്ടിനുമിടയി ൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം നടക്കേണ്ടതുണ്ട്. ഇബ്റാഹീം (അ) ഹാജറി നെയും (അ) നെയും മക്കയിൽ കൊണ്ടുവന്നാക്കി തിരിച്ചുപോയശേഷം തനിക്കും തന്റെ പൈതലിനും വെള്ളമില്ലാതെ ഹാജർ വിഷമിച്ചു. ദാഹം വല്ല വഴിയാത്രക്കാരും ആ വഴിക്കു പോകുന്നത് കണ്ടാൽ അവരോട് വെള്ളം ചോദിച്ചു നോക്കാമെന്ന് കരുതി ഇപ്പോൾ കിണർ സ്ഥിതി ചെ യ്യുന്ന സ്ഥലത്ത് കിടത്തി അവർ ആ കുന്നുകളിൽ ഓരോന്നിലും കയറി നോക്കുകയുണ്ടായി. രണ്ടിനുമിടയിൽ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം അവർ നടക്കു ഈ സംഭവം സവിസ്തരം ഹദീഥുകളിൽ വിവരിക്കപ്പെട്ടതാണ്. (കൂടുതൽ വിവരത്തിന് ആമുഖക്കുറിപ്പ് നോക്കുക) ഹജ്ജ്കർമങ്ങളുടെ അധികഭാ ഗവും ഇബ്റാഹീം നബി(അ)യുടെയും നബി(അ)യുടെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ. ഹാജറിന്റെ ആ നടത്തത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നടത്തം എന്ന് ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ ) سعى വേഗം നടക്കൽ)എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ നടത്തത്തെപ്പറ്റിയാണ് ِِ م َ ا ي َ طَّو (അവ രണ്ടിനുമിടയിൽ പ്രദക്ഷിണം ചെയ്യുക)എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. ഏതാനും കൊല്ലങ്ങളായി ഭരണകൂടം മസ്ജിദുൽ ഹറാമിൽ നടത്തിവരുന്ന വിപുലീകരണത്തിന്റെയും പരിഷ്കരണങ്ങളുടെയും കൂട്ടത്തിൽ, 006 388 - 422).ു65 12/17/2012, 7:39 ജങ 414 അവയുടെ ഇടയിലുള്ള നടപ്പാതയും മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് സുദീർഘവും ഭീമവുമായ ഒരു കെട്ടിടം നിർമിച്ചി രിക്കുന്നു. അത്കൊണ്ട് ഇപ്പോൾ ചെയ്യുന്നവർക്ക് വെയിലും മഴയും കൊള ളാതെ അത് നിർവ്വഹിക്കുവാൻ കഴിയും. ഹജ്ജിലും ഉംറഃയിലും നിർബന്ധമാണ്. അത് നിർബ്ബന്ധമല്ലെന്നു തോന്നിയേക്കാവുന്നവിധം (തെറ്റില്ല) എന്ന് അല്ലാഹു പറയുവാനുള്ള കാരണം താഴെ വിവരിക്കുന്നുണ്ട്. ഹജ്ജും ഉംറഃയും തമ്മിലുള്ള വ്യത്യാസം ഇതാണ്: ഹജ്ജ് കർമങ്ങൾ നടക്കുന്നത് ദുൽഹിജ്ജഃ മാസത്തിലെ നിശ്ചിത ദിവസങ്ങളിലായിരിക്കൽ നിർബ്ബന്ധമാണ്. ഉംറഃക്ക് കാല നിശ്ചയമില്ല. മറ്റൊ ന്ന്, ഹജ്ജിന്റെ പ്രധാന ഘടകമാണ് അറഫഃയിൽ സമ്മേളിക്കൽ. ഉംറഃയിൽ അതില്ല താനും. ജാഹിലിയ്യഃ കാലത്ത് മുശ്രിക്കുകളുടെ മേൽനോട്ടത്തിലായിരുന്നുവല്ലോ ഹജ്ജ് കർമവുമല്ലാം. പരിസരങ്ങളും വിഗ്രഹങ്ങളാൽ നിറക്കപ്പെട്ടിരുന്ന അക്കാലത്ത് സ്വഫായിൽ ഇസാഫ് ( اساف )എന്നും മർവായിൽ نائلة ) എന്നും ഓരോ ബിംബങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. മക്കാ വിജയത്തോടുകൂടി വിഗ്രഹങ്ങളെല്ലാം തുടച്ചു നീക്കപ്പെട്ട കൂട്ടത്തിൽ അവയും നീക്കപ്പെട്ടു. എന്നാലും, ആ രണ്ടു സ്ഥലവും വിഗ്രഹങ്ങളുടെയും വിഗ്രഹാരാധനയുടെയും സ്ഥാനമായിരുന്നത്കൊണ്ടും ആ രണ്ടു സ്ഥലത്തിനും ഇസ്ലാമിലുള്ള യഥാർത്ഥസ്ഥാനമെന്താണെന്ന് അറിയപ്പെടാതിരുന്നതു - കൊണ്ടും രണ്ടിനുമിടയിൽ നടത്തുന്നത് നന്നല്ലെന്നും, അത് തെറ്റായിരിക്കുമെ ന്നും മുസ്ലിംകൾക്കിടയിൽ ഒരു ധാരണ ഉളവായി. കൂടാതെ, ചില വ്യാഖ്യാ താക്കൾ പ്രസ്താവിച്ചതുപോലെ ജാഹിലിയ്യാ സമ്പ്രദായപ്രകാരം മദീനയിൽ നിന്നും ഹജ്ജിന് വരുന്നവർ മനാത്ത് ( منات ) എന്ന വിഗ്രഹത്തിന്റെ നാമത്തിൽ ഹജ്ജ്കർമം നിർവ്വഹിക്കുന്നവരും, സ്വഫാമർവഃയിലെ ബിംബങ്ങൾക്കിടയിൽ ചെയ് വാൻ മടിക്കുന്നവരുമായിരുന്നു. മാത്രം പ്രദക്ഷിണം ചെയ്താൽ മതിയെന്നായിരുന്നു അവരുടെ നിലപാട്. പ്രസ്തുത ധാരണ ശരിയല്ലെന്നും, സ്വഫായും, മർവഃയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപെട്ട പരിപാവന സ്ഥാനങ്ങളാണെന്നും ഇബ്റാഹീം (അ) മുതൽക്ക് ത ന്നെ നടപ്പാക്കപ്പെട്ട ഹജ്ജ് കർമങ്ങളിൽ അവക്കിടയിലുള്ള നടത്തവും ഉൾപ്പെടുമെന്നും ബിംബങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ടിരിക്കുന്നത്കൊണ്ട് എനി ആ കർമം നിർവ്വഹിക്കുന്നതിൽ അവർ ധരിച്ചതുപോലെയുള്ള ആശങ്കകൾക്കൊന്നും സ്ഥാനമില്ലെന്നും ഈ വചനം മുഖേന അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുകയാണ്. അതുകൊണ്ടാണ് ഹജ്ജും ഉംറഃയും ചെയ്യുന്നവർ അവ രണ്ടിലൂടെയും പ്രദക്ഷി ണം ചെയ്യുന്നതിന് തെറ്റില്ല എന്നു പറഞ്ഞത്. അതിനു തെറ്റില്ല എന്നു പറയുമ്പോൾ അത് ചെയ്യാതിരിക്കുന്നതിനും വിരോധമില്ലല്ലോ എന്നു ഉർവത്തുബ്നു സുബൈർ (റ) ചോദിച്ചപ്പോൾ, വചനം അവതരിച്ച (മേൽ വിവരിച്ച) പശ്ചാ ത്തലം അദ്ദേഹത്തിനു വിവരിച്ചുകൊടുക്കുകയും അത് റസൂൽ ചെയ്തു നടപ്പാക്കിയിട്ടുള്ളതാകകൊണ്ട് ആർക്കും അത് വിട്ടുകളയുവാൻ ണന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതായി ബുഖാരി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ശക്തിപ്പെടുത്തുന്ന വേറെയും ഹദീഥുകൾ ബുഖാരിയിലും മുസ്ലി മിലും മറ്റും കാണാവുന്നതാണ്. 006 388 - 422).ു65 12/17/2012, 7:39 ജങ 415 ش َ عِير വാക്കിന്റെ ബഹുവചനമാണ് അടയാളം, ചിഹ്നം എന്നാണ് വാക്കർത്ഥം. അല്ലാഹുവിന്റെ ചിഹ്നങ്ങൾ എന്നോ ഇസ്ലാമിന്റെ ചിഹ്നങ്ങൾ എന്നോ الا ِ س ْ لا َ م االله )പറയുമ്പോൾ, മതകൽപനകളും മതസിദ്ധാന്തങ്ങളും അനുഷ്ഠിക്കുകയും മാനിക്കുകയും ചെയ്യുന്നതിന്റെ പ്രത്യക്ഷ അടയാളമായി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും അതി ൽ ഉൾപ്പെടുന്നു. ഹജ്ജും ഉംറയുമാകുന്ന ആരാധനാകർമങ്ങളും അവയുമായി ബന്ധ പ്പെട്ട സ്ഥാനങ്ങളുമാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യം. ഈ രണ്ട് സ്ഥലവും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപെട്ടതാണെന്ന് അല്ലാഹു പറഞ്ഞപ്പോൾ, അത് രണ്ടും രണ്ട് പരിപാവന സ്ഥലങ്ങളാണെന്നും അവയുടെ ഇടയിലുള്ള ഒരു പ്രധാനപ്പെട്ട പുണ്യകർമമാണെന്നും വ്യക്തമാണ്. അല്ലാഹു പറയുന്നു: اللها (ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്ന പക്ഷം, നിശ്ചയമായും അത് ഹൃദയങ്ങളുടെ ഭക്തിയിൽ നിന്നുള്ളതാകുന്നു (ഹജ്ജ് : 32) الخ ആരെങ്കിലും സ്വമേധയാ വല്ല നല്ല കർമവും പ്രവർത്തിച്ചാൽ അല്ലാഹു നന്ദികാണിക്കുന്നവനും, എല്ലാം അറിയുന്നവനുമാണ്) എന്ന വാക്യവും തന്നെ അതിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു വസ്തുത പ്രത്യേകം ഓർത്തിരിക്കേണ്ടതുണ്ട്. ഏതെങ്കിലും പുണ്യസ്ഥലങ്ങ ളെ പ്പറ്റി അവ അല്ലാഹുവിന്റെ ചിഹ്നങ്ങളാണെന്നോ, അവയെ ബഹുമാനിക്കേണ്ടതാ ണെന്നോ പറയുന്നതിന്റെ അർത്ഥം, ആ സ്ഥലത്തെ മണ്ണിനോ കല്ലിനോ മറ്റോ ഒരു തരം അവ തൊട്ടുതടവിയോ മറ്റോ വല്ല കാര്യങ്ങളും സാധിപ്പിക്കാമെന്നോ അല്ല. ആ സ്ഥലങ്ങളിൽ വെച്ച് നിർവ്വഹിക്കപ്പെടുവാൻ നിയമിക്കപ്പെട്ട കർമങ്ങൾ യഥാവിധി ഭയഭക്തിയോടെ അനുഷ്ഠിക്കുകയും, അവ യെ ഒരു വിധത്തിലും അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കുകയും എന്നാണുദ്ദേശ്യം. ആ സ്ഥലങ്ങളിൽവെച്ചുള്ള പ്രാർത്ഥനകൾക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതുമാകുന്നു. الخ (ആരെങ്കിലും സ്വമേധയാ ഒരു നല്ല കർമം വാക്യത്തിൽ നിർബന്ധ കർമങ്ങൾക്ക് പുറമെ ചെയ്യപ്പെടുന്ന എല്ലാ ഐച്ഛിക കർമങ്ങൾക്കുമുള്ള പ്രോൽസാഹനം അടങ്ങിയിരിക്കുന്നു. എന്നാലും -സ ന്ദർഭം നോക്കുമ്പോൾ-ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഐച്ഛികമായി ചെയ്യപ്പെടുന്ന ഹജ്ജും ഉംറഃയുമാണെന്ന് കാണാവുന്നതാണ്. സ്വഫാമർവഃക്കിട യിലുള്ള നടത്തമാകട്ടെ, ഹജ്ജിലും ഉംറഃയിലുമല്ലാതെ ഒരു പ്രത്യേക കർമമായി നിയമിക്കപ്പെട്ടിട്ടുമില്ല. അഥവാ കഴിവുള്ളവർക്ക് ആയുസ്സിൽ ഒരിക്കൽ മാത്രമേ ഹജ്ജും ഉംറഃയും നിർബന്ധമുള്ളൂവെങ്കിലും കൂടുതൽ ചെയ്യുന്നത് പുണ്യകർമവും ല്ലാഹു ഇഷ്ടപ്പെടുന്നതുമാണെന്ന് ഈ വാക്യത്തിൽ നിന്ന് മനസ്സിലാക്കാം. ഹദീഥുക ളിൽ നിന്ന് അത് വ്യക്തമായി മനസ്സിലാക്കുവാനും കഴിയുന്നു. അപ്പോൾ, കഴിവുള്ളവർക്ക് പോലും ഒന്നിലധികം പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യുന്നതിന് ഇസ്ലാമിൽ പരിഗണയൊന്നുമില്ലെന്നും മറ്റുമൊക്കെ വക്രതാൽപര്യക്കാരായ ചില ആധുനി ക പണ്ഡിതൻമാർ പറഞ്ഞും പ്രചരിപ്പിച്ചും വരുന്നത് തെററാണെന്നും അടുത്ത വചനത്തിലെ താക്കീത് അവർക്കും ബാധകമായേക്കുമെന്ന് അവർ അതിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. മദീനാ ഹിജ്റഃക്ക് ശേഷം നബി ഒരു ഹജ്ജല്ലാതെ ചെയ്തതായി അറിയപ്പെട്ടിട്ടില്ല. വാസ്തവത്തിൽ അതിന് 006 388 - 422).ു65 12/17/2012, 7:46 ജങ 416 കാണാം. മക്കാ ജീവിതകാലത്ത് അവിടുന്ന് എത്ര ഹജ്ജ് ചെയ്തിരിക്കുമെന്നുള്ളതിന് തെളിവുമില്ല. പക്ഷേ, മദീന ഹിജ്റഃക്ക്ശേഷം നബി തിരുമേനി യുടെ അറിവോടും കൽപനപ്രകാരവും തന്നെ സ്വഹാബികൾ ഹജ്ജും ഉംറഃയും ഒന്നിലധികം ചെയ്തിട്ടുണ്ടെന്ന് തീർച്ചയാണ്.
2:159–160

إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّـٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَـٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّـٰعِنُونَ

إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَـٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ

(159) നിശ്ചയമായും (വ്യക്ത മായ) തെളിവുകളായും, മാർഗ ദർശനമായും നാം അവതരിപ്പി ച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തിൽ നാം അത് മനുഷ്യർക്ക് വേണ്ടി വിവ രിച്ചതിനു ശേഷം - മറച്ചുവെ ക്കുന്ന വർ (അതെ,) അക്കൂട്ടർ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കു ന്നതാണ്. (160) പശ്ചാത്തപിക്കുകയും (പ്രവൃത്തി) നന്നാക്കുകയും (വ്യക്ത മാക്കി) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാൽ, അക്കൂട്ടരാകട്ടെ, അവരുടെ പശ്ചാ ത്താപം നാം സ്വീകരിക്കുന്നതാണ്. ഞാനത്രെ, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാ നിധിയുമായുള്ളവൻ. (159) നിശ്ചയമായും യാതൊരുകൂട്ടർ അവർ മൂടിവെക്കും നാം അവതരിപ്പിച്ചതിനെ വ്യക്തമായ തെളിവുകളുമായി, തെളിവുകളിൽ നിന്നും മാർഗദർശനവും, സൻമാർഗവും ശേഷം, പിറകെയായി നാമതിനെ വിവരിച്ചതിന്റെ, വ്യക്തമാക്കിയതിന്റെ ل ِ لن َّ اس ِ മനുഷ്യർക്ക് (വേദ)ഗ്രന്ഥത്തിൽ അക്കൂട്ടർ അവരെ ശപിക്കും ُ َّ اللها അല്ലാഹു അവരെ ശപിക്കുകയും ചെയ്യും اللاع ِ ن ُ ون َ ശപിക്കുന്നവർ (160) യാതൊരു കൂട്ടരെയൊഴികെ ت َ اب ُ وا അവർ പശ്ചാത്തപിച്ചു അവർ നല്ലത് ചെയ്കയും ചെയ്തു അവർ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു എന്നാൽ അക്കൂട്ടർ ഞാൻ അവരുടെ പശ്ചാത്താപം സ്വീകരിക്കും ഞാൻ الت ّ َ و َّ اب ُ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവൻ ُ  الر ّ َ ح ِ കരുണാനിധി. 006 388 - 422).ു65 12/17/2012, 7:39 ജങ 417 യെയും, അവിടുത്തെ ദൗത്യങ്ങളെയും സംബന്ധിച്ചു തൗറാത്തിലും ഇൻജീലിലും വന്നിട്ടുള്ള വിവരങ്ങൾ ജനങ്ങൾക്ക് വിവരിച്ചുകൊ ടുക്കാതെ മൂടിവെക്കുന്ന ജൂതക്രിസ്തീയ പണ്ഡിതന്മാരെപ്പറ്റിയാണ് ഈ വചനം അവതരിച്ചതെന്ന് ചില രി വായത്തുകളിൽ വന്നിട്ടുണ്ടെങ്കിലും സത്യം മൂടിവെക്കുകയും ജനങ്ങൾ അത് വിവരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ബാധകമാണ് ഈ താക്കീതെന്നുള്ളതിൽ സംശയമില്ല. അവതരണഹേതു പ്രത്യേകമായിരുന്നാലും ആയത്തുകളിലെ വിധി തത്തുല്യമായ എല്ലാ സംഭവങ്ങൾക്കും ബാധകമാണെന്നുള്ളതി ൽ തർക്കമില്ലാത്തതാണ്. അബൂഹുറയ്റഃ (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: അല്ലാഹുവി ന്റെ കിതാബിലുള്ള ഒരു ആയത്ത് ഇല്ലായിരുന്നുവെങ്കിൽ, ഞാൻ നിങ്ങൾക്ക് ഒരു വിവ രവും പറഞ്ഞുതരുമായിരുന്നില്ല. തുടർന്നുകൊണ്ട് അദ്ദേഹം ഈ വചനം ഓതുകയും ചെയ്തു. റസൂൽ അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ)യിൽ നിന്നും ഇപ്രകാരം നിവേ ദനം ചെയ്യപ്പെട്ടിരിക്കുന്നു: ആരോടെങ്കിലും ഒരു അറിവിനെക്കുറിച്ച് ചോദിക്ക പ്പെട്ടിട്ട് അവൻ അത് (ശരിക്കു പറഞ്ഞുകൊടുക്കാതെ) മറച്ചുവെക്കുന്ന പക്ഷം, ക്വിയാമത്തുനാ ളിൽ അവനു അഗ്നിയാലുള്ള ഒരു കടിഞ്ഞാണിടപ്പെടുന്നതാകുന്നു (ദാ;തി) മ (റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തിൽ ഇപ്രകാരം വ ന്നിരിക്കുന്നു. നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരുംമാളത്തിലുള്ള ഉറുമ്പുപോലുംജനങ്ങൾക്ക് നല്ലകാര്യം പഠിപ്പിക്കുന്ന ആളുടെ മേൽ അനുഗ്രഹം നേരുന്നതാണ് (തി). ജനങ്ങൾക്കുവേണ്ടപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നവർക്ക് ലഭിക്കുന്നതായി നബി പ്രസ്താവിച്ച ഈ മഹാഭാഗ്യത്തിന്റെ നേരെ വിപരീത ഫലമാണ് അറിവുണ്ടായിട്ടും അത് മൂടിവെക്കുന്നവർക്ക് അല്ലാഹു ഈ വചനത്തിൽ താക്കീതു ചെയ്തിരിക്കുന്നത്. മതവിജ്ഞാനങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാതിരിക്കുന്നതിനെക്കാൾ കടുത്ത അക്രമമാണല്ലോ അറിഞ്ഞിട്ട് പിന്നെയും കൽപിച്ചുകൂട്ടി അത് മൂടിവെക്കുന്നത്. അല്ലാഹുവിനോടും വേദഗ്രന്ഥത്തോടും, ജനങ്ങളോടും, സ്വന്തം ആത്മാവിനോടും ചെയ്യുന്ന കടുത്ത വഞ്ചനയും അനീതിയുമാണത്. അതുകൊണ്ട് അതുമൂലം നേരിടുന്ന ഭവിഷ്യത്തും അതിഭയങ്കരമായിരിക്കും. അതെ, അല്ലാഹുവിന്റെ ശാപവും, ശപിക്കുന്ന എല്ലാ വരുടെയും ശാപങ്ങളും ! വെറുപ്പിന്റെ ആധിക്യം നിമിത്തം ദയാകാരുണ്യങ്ങളിൽ നിന്ന് അകറ്റിക്കളയുന്നതിനാണ് ശാപം( ل َ ع َ نة )എന്ന് പറയുന്നത്. അല്ലാഹുവിന്റെ ശാപംകൊണ്ട് വിവക്ഷ ഇഹത്തിലും പരത്തിലും അവന്റെ ദയാദാക്ഷിണ്യങ്ങളും സഹായവും ലഭിക്കാതിരിക്കലും പരലോകശിക്ഷക്ക് വിധേയമാകലുമാകുന്നു. സൃഷ്ടിക ൾ ഒരാളെ ശപിക്കുക എന്നതിന്റെ താൽപര്യം അവർക്ക് അവനോട് വെറുപ്പും വിരോധവും ഉണ്ടായിരിക്കലും അവന്നെതിരിൽ പ്രാർത്ഥിക്കലുമായിരിക്കും. "അല്ലാഹുവും ശപിക്കുന്നവരും ശപിക്കും' എന്ന് ഒറ്റ വാക്യമായി പറയാതെ, "അല്ലാഹു ശ പിക്കും ശപിക്കുന്നവരും ശപിക്കും' എന്ന് രണ്ട് വാക്യങ്ങളായി പറഞ്ഞതിൽ രണ്ട് ശാപങ്ങളും തമ്മിലുള്ള വ്യത്യാസത്തിലേക്ക് സൂചന കാണാം. ശപിക്കുന്നവർ എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം ശാപം ആരിൽ നിന്നെല്ലാം ഉണ്ടാകാമോ അവരുടെയെല്ലാം ശാപം എന്ന് തന്നെ. അടുത്ത വചനത്തിൽ കാണാവുന്നത്പോലെ, മലക്കുകളും മനുഷ്യരും അതിൽ ഉൾപ്പെടുന്നു. ഇത്രയും കടുത്ത അപരാധമാണ് യഥാർത്ഥത്തെ മൂടിവെക്കൽ. ങ്കിലും 006 388 - 422).ു65 12/17/2012, 7:39 ജങ 418 അല്ലാഹു പൊറുത്തുകൊടുക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. പശ്ചാത്തപിച്ചു മടങ്ങൽ യഥാർത്ഥവും ഫലപ്രദവുമാകേണമെങ്കിൽ, ചെയ്തുപോയതി നെപ്പറ്റി നിർവ്യാജ്യം ഖേദിക്കുകയും ചെയ്ത തെറ്റ് തിരുത്തുകയും അഥ വാ മൂടിവെച്ചത് വ്യക്തമാക്കുകയും-അതാവർത്തിക്കാതിരിക്കുകയും വേണമല്ലോ. പശ്ചാത്തപിക്കുകയും പ്രവൃത്തി നന്നാക്കുകയും വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തവരൊഴികെ ന്ന വാക്യത്തിന്റെ താൽപര്യം ഇതൊക്കെത്തന്നെയാണ്.
2:161–162

إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٌ أُوْلَـٰٓئِكَ عَلَيۡهِمۡ لَعۡنَةُ ٱللَّهِ وَٱلۡمَلَـٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ

خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ

(161) നിശ്ചയമായും, അവിശ്വ സിക്കുകയും അവിശ്വാസികളായും കൊണ്ട് മരണപ്പെടുകയും ചെയ്ത വർ (അതെ) അക്കൂട്ടർ - അവരുടെ മേൽ അല്ലാഹുവിന്റെയും മുഴുവൻ മലക്കുകളുടെയും, മനുഷ്യരുടെയും ശാപമുണ്ടായിരിക്കും. (162) അതിൽ (അവർ) നിത്യവാ സികളായിക്കൊണ്ട്. അവർക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയുമില്ല; അവർക്ക് ഇടകൊടുക്കപ്പെടുക യുമില്ല. (161) നിശ്ചയമായും അവിശ്വസിച്ചവർ അവർ മരണപ്പെടുകയും ചെയ്തു ْ ُ + َ و അവരാകട്ടെ ك ُ ف َّ ار ٌ അവിശ്വാസികളുമാണ് അക്കൂട്ടർ അവരുടെ മേലുണ്ടായിരിക്കും اللها അല്ലാഹുവിന്റ ശാപം ِ ك َ ة ِ }لا َ م ْ لا َ و മലക്കുകളുടെയും و َ الن َّ اس ِ മനുഷ്യരുടെയും മുഴുവൻ (162) ِِ ين َ …خ َ ا ശാശ്വത വാസികളായിട്ട് َ ا ف ِ അതിൽ ലഘുവാക്കപ്പെടുകയില്ല അവർക്ക് ശിക്ഷ ُ ْ و َ لا + അവരല്ലതാനും അവർ നോക്കപ്പെടും (ഇടകൊടുക്കപ്പെടും). ഒരാൾ സത്യവിശ്വാസിയോ അവിശ്വാസിയോ എന്ന് അവസാനമായി തിട്ടപ്പെടുത്തുന്നത് അയാളുടെ മരണത്തോടു കൂടിയായിരിക്കും. ആയുഷ്കാലമത്രയും അവിശ്വാസിയായിരുന്ന ഒരാൾ, ഒടുക്കംവെച്ച് സത്യവിശ്വാസം സ്വീകരിക്കു കയും അതേ നിമിഷത്തിൽ തന്നെ മരിക്കുകയും ചെയ്യുന്ന പക്ഷം അയാൾ സത്യവിശ്വാസികളി ൽ ഒരാളായിത്തീരുന്നു. മറിച്ച് ഒരു സത്യവിശ്വാസി മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷത്തിൽ ആ വിശ്വാസം വെടിഞ്ഞു അവിശ്വാസം സ്വീകരിക്കുന്ന പക്ഷം അയാൾ അവിശ്വാസികളുടെ കൂട്ടത്തിലുമാകുന്നു. അതുകൊണ്ടാണ് ശാപത്തെക്കുറിച്ച് പറഞ്ഞപ്പോൾ, അവിശ്വസിച്ചവരുടെ മേൽ എന്ന് പറഞ്ഞു മതിയാക്കാതെ, വിശ്വാസികളായി മരണമടയുകയും ചെയ്തവരുടെമേൽ എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോൾ ഒരാൾ അവിശ്വാസിയായി കാണപ്പെട്ടത്കൊണ്ട് അയാളെ ശപിക്കുവാൻ പാടില്ലെന്നും അവിശ്വാസിയായി മരണപ്പെട്ടുവെന്ന് അറിയപ്പെട്ടെങ്കിൽ മാത്രമേ അയാളെ ശ പിക്കുവാൻ പാടുള്ളൂവെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. അവിശ്വാസികളെ മൊത്തത്തിൽ 006 388 - 422).ു65 12/17/2012, 7:39 ജങ 419 പ്രത്യേക വ്യക്തികളെ ശപിക്കുവാൻ പാടില്ലെന്ന് പണ്ഡിതൻമാർ പറയുവാൻ കാരണം ആ വ്യക്തിയുടെ അന്ത്യം എങ്ങിനെ കലാശിച്ചുവെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല എന്നുള്ളതാണ്. മാത്രമേ നബി മാർക്കുപോലും അത് തീർച്ചപ്പെടുത്തുവാൻ കഴിയുകയുള്ളൂ. എന്നാൽ തന്നെയും ആ വ്യക്തിയെ ശപിക്കാമെന്നല്ലാതെ, അതൊരു നല്ല കർമമായി ഗണിക്കുന്നതുമല്ല. അവിശ്വാസികളെയും അക്രമികൾ, വ്യാജവാദികൾ മുതലായവരെയും പൊതുവെ ശപിച്ചുകൊണ്ടുള്ള പലവാക്യങ്ങളും ക്വുർ-ആനിൽ കാണാം. എന്നാൽ പിശാചിനെയല്ലാതെ വ്യക്തികളെ ശപിച്ചുകൊണ്ടുള്ള വാക്യങ്ങൾ കാണുന്നില്ല. പല പ്രാവശ്യം മദ്യപാനം ചെയ്ത ഒരാളെ ശിക്ഷിച്ച അവസരത്തിൽ, അവിടെ സന്നിഹിതരായിരുന്ന ഒരാൾ: അല്ലാഹു അവനെ ശപിക്കട്ടെ, എത്രയധികം പ്രാവശ്യമാണവൻ കുടിച്ചത്! എന്ന് പറയുകയുണ്ടായെന്നും അത് കേട്ടപ്പോൾ , നിങ്ങളുടെ സഹോദരന്നെതിരിൽ നിങ്ങൾ പിശാചിന് സഹായമായിത്തീരരുത് എന്ന് നബി പറഞ്ഞുവെന്നും ഹദീഥിൽ വന്നിരിക്കുന്നു. (ബു.മു) മനുഷ്യരിൽ വിശ്വാസികളും അവിശ്വാസികളും ഉണ്ടായിരിക്കെ, അവിശ്വാസികളുടെമേൽ എല്ലാ മനുഷ്യരുടെയും ശാപമുണ്ടാകുന്നതെങ്ങിനെ? അവിശ്വാസികൾ പരസ്പരം ശപിക്കുമോ ? എന്ന് ചോദിക്കപ്പെടാം. സത്യവിശ്വാസികളായ ആളുകളുടെ ശാപമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ചിലർ ഇതിന് നൽകുന്ന മറുപടി. പക്ഷേ, ഈ ശപിക്കൽ ഇഹത്തിൽവെച്ചോ, പരലോകത്തിൽവെച്ചോ, രണ്ടിടത്തും വെച്ചോ എന്നൊന്നും അല്ലാഹു വ്യക്തമാക്കീട്ടില്ല. അതേ സമയം പരലോകത്ത്െ വച്ച് അവിശ്വാസികൾ പരസ്പരം നിഷേധിക്കുകയും ശപിക്കുകയും ചെയ്യുന്നതാണ് എന്ന് സൂറഃ അൻകബൂത്ത് 25-ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്താനും. ഇവിടെയും അതാവാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. എതായാലും ശാപത്തിൽ നിന്ന് അവിശ്വാസികൾക്ക് ഒരിക്കലും രക്ഷയില്ലെന്നും അവർക്ക് കാലാകാല ശിക്ഷയായിരിക്കും അനുഭവെ മന്നും, ഒരിക്കലെങ്കിലും ശിക്ഷ ലഘൂകരിക്കപ്പെടുകയോ ആശ്വാസത്തിന്റെതായ ഇടവേളേ യാ അവധി നൽകപ്പെടുകയോ ഇല്ലെന്നും അല്ലാഹു സ്പഷ്ടമാക്കുന്നു.
2:163

وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ

(163) നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) എക ഇലാഹാകുന്നു. അവനല്ലാതെ ഇലാഹേയില്ല; കാരു ണ്യവാനും കരുണാനിധിയുമായു ള്ളവനത്രെ (അവൻ). (163) നിങ്ങളുടെ ഇലാഹ്, ആരാധ്യൻ, ദൈവം ഒരേ ഇലാഹാകുന്നു لا ˆ ِ إ ഒരു ഇലാഹുമില്ല അവനല്ലതെ ْ َ ن ُ الر ّ َ കാരുണ്യവാൻ ُ  الر ّ َ ح ِ കരുണാനിധി. ٌ َ ˆ ِ إ (ഇലാഹ് ആരാധ്യൻ)എന്ന വാക്കിലടങ്ങിയ സാരങ്ങളെപ്പറ്റി സൂറത്തുൽ ഫാതിഹഃയുടെ വ്യാഖ്യാനത്തിലും ْ َ ن الر ّ َ  الر ّ َ ح ِ (റഹ്മാൻ, റഹീം) എന്നീ വാക്കുകളിലടങ്ങിയ സാരങ്ങളെപ്പറ്റി ബിസ്മിയുടെ വിവരണത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. اللها (അല്ലാഹു അല്ലാതെ ഇലാഹ് - ആരാധ്യൻ - ഇല്ല) 006 388 - 422).ു65 12/17/2012, 7:39 ജങ 420 അർത്ഥം അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന ചെയ്യപ്പെടുന്നില്ല എന്നല്ല. യഥാർത്ഥത്തിലുള്ള ആരാധ്യൻ അല്ലാഹുമാത്രമാണ്, ആരാധനക്ക് അർഹനായുള്ളവൻ അവനല്ലാതെ വേറെയില്ല. ആരാധ്യനായി ഗണിക്കപ്പെട്ടു വരുന്നവയെല്ലാം മിഥ്യകളും കൃതിമങ്ങളുമാണ് എന്നൊക്കെയാണ് അർത്ഥം. അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാൻ അർഹനായുള്ളൂവെന്നുള്ളതിന്റെ തെളിവുകളാണ് അടുത്ത വചനത്തിൽ കാണുന്നത്. വിഭാഗം - 20
2:164

إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ

(164) നിശ്ചയമായും, ആകാശ ങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ച തിലും, രാവും പകലും (മാറി മാറി)വ്യത്യാസപ്പെടുന്നതിലും, മനുഷ്യർക്ക് ഉപകാരപ്പെടുന്നവ (സ്തുക്കളെ)യും കൊണ്ട് സമുദ്ര ത്തിലൂടെ സഞ്ചരിക്കുന്ന കപ്പലു കളിലും, ആകാശത്തുനിന്ന് അല്ലാ ഹു വെള്ളത്തെ ഇറക്കുകയും, എന്നിട്ട് അത്മൂലം, ഭൂമിയുടെ നിർ ജ്ജീവതക്ക് ശേഷം അതിനെ സജീവ മാക്കി അതിൽ എല്ലാ(തരം) ജീവജന്തുക്കളെയും വ്യാപിപ്പിക്കു കയും ചെയ്തിട്ടുള്ളതിലും, കാററു കളുടെയും, ആകാശത്തിനും ഭൂമിക്കുമിടയിൽ കീഴ്പ്പെടുത്ത (നിയന്ത്രിക്ക) പ്പെടുന്ന മേഘത്തി ന്റെയും നടത്തിപ്പിലും, ബുദ്ധികൊ ടു(ത്ത് ഗ്രഹി)ക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. (164) നിശ്ചയമായും, സൃഷ്ടിപ്പിൽ (ഉണ്ട്) الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും و َ اخ ْ ت ِ لاف ِ വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും الل ّ َ ي ْ ل ِ രാത്രിയുടെ َّ َ ار ِ ?لا َ و പകലിന്റെയും കപ്പലുകളിലും, കപ്പലിലും സഞ്ചരിക്കുന്ന സമുദ്രത്തിൽ ഉപകാരം ചെയ്യുന്നതുമായി الن ّ َ اس َ മനുഷ്യർക്ക് اللها അല്ലാഹു ഇറക്കിയതിലും الس ആകാശത്തുനിന്ന് വെള്ളമായി, വെള്ളത്തിൽ നിന്നും എന്നിട്ട് അത്കൊണ്ട് അവൻ ജീവിപ്പിച്ചു الأر ْ ض َ ഭൂമിയെ അതിന്റെ മരണത്തിന്റെ ശേഷം و َ ب َ ث َّ പരത്തുക(വിതരണം ചെയ്യുകവ്യാപിപ്പിക്കുക)യും َ ا ف ِ അതിൽ എല്ലാ(തരം)ജന്തുക്കളെയും, 006 388 - 422).ു65 12/17/2012, 7:39 ജങ 421 നടത്തിപ്പിലും, നിയന്ത്രണത്തിലും الر ِ ّ ي َ احِ കാറ്റുകളുടെ و َ الس َّ ح َ اب ِ മേഘത്തിന്റെയും കീഴ്പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന) و َ الأر ْ ض ِ الس ആകാശത്തിനും ഭൂമിക്കുമിടയിൽ لآي َ ات ٍ പല (ചില)ദൃഷ്ടാന്തങ്ങൾ (ഉണ്ട്) ഒരു ജനതക്ക് അവർ ചിന്തിക്കും അല്ലാഹുവിന്റെ ഏകത്വം, സാർവ്വത്രികമായ കഴിവ്, മഹത്തായ അനുഗ്രഹം, സൃഷ്ടിവൈഭവം ആദിയായവക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാണ് ഈ വചന ത്തിൽ പ്രസ്താവിക്കപ്പെട്ട ഓരോ കാര്യവും. ഓരോന്നിനെക്കുറിച്ചും എത്ര ഗാ ഢമായും വ്യാപകമായും ചിന്തിക്കുവാൻ മനുഷ്യന് കഴിയുമോ-അല്ലെങ്കിൽ അവൻ അതിന് തയ്യാറാകുമോ-അത്രത്തോളമായിരിക്കും അവയിൽ നിന്ന് അവന് സിദ്ധിക്കുന്ന വിജ്ഞാന സമ്പത്തുക്കൾ. അല്ലാഹു ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങൾ ഇവയാകുന്നു : 1) ആകാശ ഭൂമികളെ സൃഷ്ടിച്ചത്: അനന്തവിശാലമായ ആകാശങ്ങൾ, എണ്ണവും വണ്ണവും അജ്ഞാതങ്ങളായ അവയിലെ നക്ഷത്ര ലോകങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഓരോന്നിന്റെയും വ്യവസ്ഥാപിതവും അത്യൽഭുതകരവുമായ ഗതിവിഗതികൾ, പരസ്പര ബന്ധങ്ങൾ, നാം നിവസിക്കുന്ന ഈ ഭൂമി, അതിന്റെ ചലനങ്ങൾ, അതുൾക്കൊള്ളുന്ന വൻകരകൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ, നദികൾ, മരുഭൂമികൾ, നാടുകൾ, കാടുകൾ, ജീവജാലങ്ങൾ, പദാർത്ഥങ്ങൾ, വ്യത്യസ്തമായ ഭൂപ്രകൃതികൾ, അവയെ കീഴട ക്കുവാനും ചൂഷണം ചെയ്യുവാനുമുള്ള മാർഗങ്ങൾ അങ്ങിനെ പലതും പലതും. 2)രാപ്പകലുകളുടെ വ്യത്യാസം: ഒന്നിന് പിന്നാലെ മറ്റൊന്നായിക്കൊണ്ട് വ രണ്ടും മാറിമാറിക്കൊണ്ടിരിക്കുന്നു. ഒന്നിന്റെ സമയം വർദ്ധിച്ചാൽ മറ്റേതിന്റെ സമയം ചുരുങ്ങുന്നു. ഭൂമിയുടെ ഒരർദ്ധഭാഗത്ത് പകൽ വെളിച്ചം വീശുമ്പോൾ മേ റ്റ അർദ്ധഭാഗത്ത് രാത്രി ഇരുട്ട് മൂടുന്നു. അങ്ങിനെ പലതും. 3) ജനങ്ങൾക്ക് ഉപകാരപ്രദങ്ങളായ വസ്തു വിഭവങ്ങളെ വഹിച്ചുകൊണ്ടു സമുദ്രങ്ങളിലുടെ അങ്ങുമിങ്ങും സഞ്ചരിക്കുന്ന കപ്പലുകൾ. അഥവാ ആഴക്കടലും, ദൂരക്കടലും വ്യത്യാസമില്ലാതെ, രാപ്പകൽ വ്യത്യാസം കൂടാതെ ഓരോ നാട്ടിലെ കയറ്റുമതി ചരക്കുകൾ മറ്റു നാടുകളിൽ എത്തിച്ചു ഇറക്കുമതി ചെയ്വാനും സമുദ്രവിഭവങ്ങളെ തേടിപ്പിടിക്കുവാനും കാററും കോളും തിരമാലകളും ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തിൽ പാറിപ്പറന്നു നടക്കുന്ന പറവകൾ കണക്കെ, അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കു ന്ന വിവിധ തരത്തിലുള്ള എണ്ണമറ്റ ജലവാഹനങ്ങളും, അവയുടെ സഞ്ചാരത്തിന് ഉപയുക്തമാംവിധം സമുദ്രമാർഗങ്ങൾ എർപ്പെടുത്തിയതും മറ്റും. 4) ആകാശത്തുനിന്ന് - ഉപരിഭാഗത്ത് നിന്ന് - മഴവെള്ളം ഇറക്കി അതുവഴി , നിർജ്ജീവമായിക്കിടക്കുന്ന തരിശു ഭൂമികൾക്ക് നവജീവൻ നൽകുന്നത്. ഈർ പ്പമില്ലാതെ, ഉൽപാദന ശേഷിയില്ലാതെ, വരണ്ടു കിടക്കുന്ന ഭൂമിയിൽ മഴപെയ്യുന്നതോടു കൂടി അതിന്റെ മട്ടുമാറുന്നു; നനവുതട്ടി മണ്ണു ചീർക്കുന്നു; സസ്യലതാദികൾ മുളച്ചുപൊങ്ങുന്നു; കൃഷിയോഗ്യമായിത്തീരുന്നു; അങ്ങിനെ ഭൂതലം പച്ച വിതാനമായിമാറുന്നു. 5)വിവിധതരം ജീവജന്തുക്കളെ ഭൂമിയിൽ വിതരണം ചെയ്തത്. ദൃഷ്ടി ഗോചരമല്ലാത്ത വിധം ചെറുതായ പ്രാണികൾ തൊട്ടു ഭീമാകാരികളായ ജീവികൾ വരെ, 006 388 - 422).ു65 12/17/2012, 7:39 ജങ 422 കരുതപ്പെടുന്ന താഴേകിട ജീവികൾ തൊട്ട് ഏറ്റവും പരിഷ്കൃതരും മേലേ കിടയിലുള്ളവരുമായ മനുഷ്യർവരെ, കരയിലും കടലിലും, നാട്ടിലും കാട്ടിലും അന്തരീക്ഷത്തിലുമായി കഴിഞ്ഞുകൂടുന്ന എണ്ണമറ്റ ജീവജാലങ്ങൾ, അവയുടെ ജാതിവർണ--വർഗസ്വഭാവ വ്യത്യാസങ്ങൾ, ഒന്നിനൊന്ന് വ്യത്യസ്തമായ ജീ വിത രീതികൾ, ആവശ്യങ്ങൾ, ഉപയോഗങ്ങൾ, ആകൃതികൾ, പ്രകൃതികൾ തുടങ്ങിയവ. 6) കാററുകളുടെ നടത്തിപ്പും, നിയന്ത്രണവും, കാലവർഷക്കാറ്റ്, വാണി ജ്യക്കാറ്റ്, ശീതക്കാറ്റ്, ഉഷ്ണക്കാറ്റ്, ഇളങ്കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് ആദി യായവയും, അവയുടെ ഉൽഭവം, ഗതി, ഉപകാരം, ഉപദ്രവം ആദിയായവയും. 7) ആകാശത്തിനും ഭൂമിക്കുമിടയിൽവെച്ച് നിയന്ത്രിക്കപ്പെടുന്ന മേഘത്തിന്റെ നടത്തിപ്പ്, ആവശ്യത്തിലധികം മേൽപോട്ട് കയറിപ്പോകാതെ, ഉപദ്രവകരമാ യവിധം ഭൂമിയിൽ താഴോട്ടിറങ്ങി ഉപദ്രവിക്കാതെ, അന്തരീക്ഷത്തിൽ ഒതുങ്ങി നിൽക്കു കയും, ആവശ്യമുള്ള ഭാഗങ്ങളിലേക്ക് ഓടിനീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാർമേഘങ്ങളുടെ നിയന്ത്രണ നടപടി ക്രമങ്ങൾ തുടങ്ങിയവ. ഇത്യാദി മഹൽ കാര്യങ്ങളെല്ലാം ഒന്നിനൊന്ന് വിരുദ്ധമോ തടസ്സമോ ആകാതെ തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ, സൃഷ്ടിച്ചു നിയന്ത്രിച്ചു നടത്തിപ്പോരുന്നവനാരോ അവന് -അല്ലാഹുവിന്മാത്രമേ ഇലാഹായിരിക്കുവാൻ (ആരാധിക്കപ്പെടുവാൻ) അർഹതയുള്ളൂവെന്നും, മററുളള ആരാധ്യവസ്തുക്കളൊ ന്നും ആരാധനക്കർഹതയില്ലാത്ത മിഥ്യകളാണെന്നും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഏവർക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇവ മാത്രമല്ല, ഇവപോലുള്ള അനേകം ദൃഷ്ടാന്തങ്ങൾ വേറെയും. പക്ഷേ, യഥാർത്ഥ സ്രഷ്ടാവിനെ നേരത്തെത്തന്നെ ചിന്താമണ്ഡലത്തിൽ നിന്ന് വൈരാഗ്യപൂർവ്വം ഒഴിച്ചുനിറുത്തി പകരം മറ്റൊരു സ്രഷ്ടാവിനെ - തിന് പേർ പ്രകൃതിയെന്നോ, ഊർജ്ജമെന്നോ, പരിണാമമെന്നോ, വിസ്ഫോടനമെന്നോ എന്തുതന്നെ പറഞ്ഞാലും ശരിപ്രതിഷ്ഠിച്ചു പൂജിച്ചുകൊണ്ട് അവയെപ്പറ്റി ചിന്തിക്കുന്നവ ർക്ക് അവയിലൂടെ യഥാർത്ഥ സ്രഷ്ടാവിനെയും അവന്റെ മാഹാത്മ്യങ്ങളെയും കെണ്ടത്തുവാൻ കഴിഞ്ഞെന്ന് വരുകയില്ല. മുൻവിധിയും യഥാവിധം ബുദ്ധി ഉപയോഗിക്കാത്തതും, ചിലപ്പോൾ അഹന്തയുമായിരിക്കും അതിന്റെ കാരണം. എന്നാൽ മുൻവിധികൂടാതെ സത്യം ദർശിക്കുവാനുള്ള താൽപര്യത്തിൽ ബുദ്ധി ഉപയോ ഗിക്കുന്നവർ സ്രഷ്ടാവിനെയും സൃഷ്ടിമാഹാത്മ്യത്തെയും കെണ്ടത്തുകയും ന വാഴ്ത്തുകയും ചെയ്യും. സൂറഃ അല്ലാഹു പറയുന്നു: ആകാ ശ ഭൂമികളെ സൃഷ്ടിച്ചതിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും നിശ്ചയമായും ബുദ്ധിമാൻമാർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതായത്, നിന്നും ഇരുന്നും, പാർശ്വങ്ങളിലായുംകിടന്നും-അല്ലാഹുവിനെ ഓർമിക്കുകയും, ആകാശഭൂ മികളുടെ സൃഷ്ടിയിൽ ചിന്തിക്കുകയും ചെയ്യുന്നവർ, തുടർന്നുകൊണ്ട് അവരുടെ ചി ന്താഫലമായി അവർ ഇങ്ങിനെ പറയുമെന്ന്കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു: الن (സാരം: ഞങ്ങളുടെ രക്ഷിതാവേ, ഇതൊക്കെ നീ നിരർത്ഥമായി സൃഷ്ടിച്ചതല്ല. നീ മഹാപരിശുദ്ധൻ ! ആകയാൽ നീ ഞങ്ങളെ നരകത്തിൽ നിന്ന് കാത്തു രക്ഷിക്കണേ! 190, 191)
2:165–167

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادٗا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبّٗا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعٗا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ

إِذۡ تَبَرَّأَ ٱلَّذِينَ ٱتُّبِعُواْ مِنَ ٱلَّذِينَ ٱتَّبَعُواْ وَرَأَوُاْ ٱلۡعَذَابَ وَتَقَطَّعَتۡ بِهِمُ ٱلۡأَسۡبَابُ

وَقَالَ ٱلَّذِينَ ٱتَّبَعُواْ لَوۡ أَنَّ لَنَا كَرَّةٗ فَنَتَبَرَّأَ مِنۡهُمۡ كَمَا تَبَرَّءُواْ مِنَّاۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعۡمَٰلَهُمۡ حَسَرَٰتٍ عَلَيۡهِمۡۖ وَمَا هُم بِخَٰرِجِينَ مِنَ ٱلنَّارِ

(165) മനുഷ്യരിലുണ്ട് ചിലർ: അവർ അല്ലാഹുവിന് പുറമെ (അവന്) ചില സമൻമാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കു ന്നതുപോലെ അവർ അവരെ സ്നേ ഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്നേഹമുള്ളവരത്രെ, (ആ)അക്രമം പ്രവർത്തിച്ചവർ ശിക്ഷയെ (നേരിൽ) കാണുന്ന അവസരത്തിൽ, ശക്തി മുഴുവനും അല്ലാഹുവിനാണു ള്ളതെന്ന് അവർ കണ്ടറിഞ്ഞിരു ന്നുവെങ്കിൽ! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കിൽ)! (166) (അതെ)പിൻപറ്റപ്പെട്ടവർ (തങ്ങളെ)പിൻപറ്റിയവരിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദർഭം: അവർ (രണ്ടുകൂട്ടരും) ശിക്ഷ(നേരിൽ) കാണുകയും, അവരിൽ (നിന്ന്) ബന്ധങ്ങൾ മുറിഞ്ഞുപോകുകയും ചെയ്യുന്ന (സന്ദർഭം) (167) പിൻപറ്റിയവർ പറയുകയും ചെയ്യും: ഞങ്ങൾക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കിൽ, എന്നാൽ - ഞങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറി യതുപോലെ, അവരിൽ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കർമങ്ങളെ അവരുടെ മേൽ ഖേദങ്ങളായി അല്ലാഹു അവർക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവർ നരകത്തിൽ നിന്ന് പുറത്ത് പോകുന്നവരല്ലതാനും. (165) الن മനുഷ്യരിലുണ്ട് ചിലർ-അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലർ اللها അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ (ചില)സമൻമാരെ അവർ അവരെ സ്നേഹിക്കും اللها അല്ലാഹുവിനെ സ്നേഹിക്കുന്നത്പോലെ ّ َ ِ ين َ/آم വിശ്വസിച്ചവരാകട്ടെ സ്നേഹത്തിൽ കൂടുതൽ ശക്തരാണ് اللهِ َّ ِ അല്ലാഹുവിനോട് കണ്ടിരുന്നെങ്കിൽ അക്രമം ചെയ്തവർ അവർ കാണുന്ന സന്ദർഭം, കാണുമ്പോൾ ശിക്ഷയെ ശക്തി (ആകുന്നു)എന്ന് اللهِ َّ ِ അല്ലാഹുവിന് َ ِ يع ً ا മുഴുവനും اللها അല്ലാഹു (ആകുന്നു)എന്നും ش َ د ِ يد ُ കഠിനമായവൻ ശിക്ഷ (166) ഒഴിഞ്ഞു മാറുമ്പോൾ, നിരപരാധിത്വം നടിക്കുമ്പോൾ َّ ِ ين َ /ات പിൻപററപ്പെട്ടവർ (നേതാക്കൾ) َ/ا യാതൊരുവരിൽ നിന്ന് അവർ പിൻതുടർന്നിരിക്കുന്നു അവർ കാണുകയും (ചെയ്യുമ്പോൾ) ശിക്ഷയെ و َ ت َ ق َ طَّع َ ت ْ മുറിഞ്ഞു(അറ്റു)പോകുകയും ِِ م ُ അവരിൽ الأس ْ ب َ اب ُ ബന്ധങ്ങൾ(ബന്ധപ്പെട്ട കാരണങ്ങൾ) (167) َ لا َ ق َ و പറയുകയും ചെയ്യും َّ ِ ين َ /ات പിൻപറ്റിയവർ ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ك َ ر َّ ة ً ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം എന്നാൽ ഞങ്ങൾ അവരിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങൾക്ക് ഒഴിഞ്ഞുമാറാമായിരുന്നു അവർ ഒഴിഞ്ഞുമാറിയത്പോലെ م ِ ن َّ ا ഞങ്ങളിൽനിന്ന് അപ്രകാരം اللها അവർക്ക് അല്ലാഹു കാണിക്കും അവരുടെ പ്രവൃത്തികളെ ഖേദങ്ങളായി, ചേതങ്ങളായി അവർക്ക്, അവരുടെ മേൽ അവരല്ലതാനും പുറത്ത്പോകുന്നവരേ الن നരകത്തിൽ നിന്ന്. പ്രാഥമിക ബുദ്ധികൾക്കുപോലും ഗ്രഹിക്കുവാൻ കഴിയുന്ന മുൻ വിവരിച്ചതുപോലെയുള്ള ദൃഷ്ടാന്തങ്ങൾ പലതുണ്ടായിട്ടും അവയെപ്പറ്റി ചിന്തിക്കുവാൻ തയ്യാറില്ലാതെ, അല്ലാഹുവിന് ചില സമൻമാരെ സ്വീകരിച്ചു അവരെ ആരാധിച്ചും, അവരോട് പ്രാർത്ഥിച്ചും വരുന്ന ഒരു തരം ആളുകൾ അവർക്ക് നേരിടുവാനിരിക്കുന്ന ഭാവി അങ്ങേയറ്റം ഖേദകരമായിരിക്കുമെന്നും, ഇപ്പോ ൾ അവർ കണ്ണ് തുറക്കാത്ത പക്ഷം അന്ന് കണ്ണ് തുറക്കുമെന്നും പക്ഷേ, അതുകൊണ്ട് ഒരു പ്രയോജനവും അവർക്ക് ലഭിക്കുകയില്ലെന്നും അല്ലാഹു ശക്തിയായി താക്കീത് ചെയ്യുന്നു. (സമൻമാർ)എന്ന വാക്കിന്റെ അർത്ഥോദ്ദേശ്യത്തെപറ്റി 22-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. സമൻമാരെക്കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് വിഗ്രഹങ്ങളാണെന്നും ശിർക്കിന്റെ നേതാക്കളും തലവൻമാരുമാണെന്നും, അതല്ല, അല്ലാഹുവിന്റെ ഏതെങ്കിലും ഗുണവിശേഷങ്ങളി ലോ, പ്രവർത്തികളിലോ അധികാരാവകാശങ്ങളിലോ, സാമ്യമോ പങ്കോ ഉെണ്ടന്ന് കരുതപ്പെടുന്ന എല്ലാ വസ്തുക്കളുമാണെന്നും വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണാം. സൂക്ഷ്മജ്ഞാനികളായ പല മഹാൻമാരും അഭിപ്രായപ്പെടുന്നത്പോ ലെ, അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്. ഈ ൻ വചനങ്ങൾ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അറബിമുശ്രിക്കുകളെയാണല്ലോ. അന്ന് അവർ ദിവ്യത്വം കൽപിച്ചിരുന്ന കല്ലുകൾ, മരങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, മല ക്കുകൾ, പിശാചുക്കൾ മുതലായവർ തന്നെയായിരിക്കും പ്രധാനമായും ഉദ്ദേശ്യമെന്ന് കരുതാം. അല്ലാഹുവിൽ നിന്ന് ശ്രദ്ധവിടുത്തിക്കളയുന്ന എല്ലാവസ്തുക്കളും സമൻമാരിൽ ഉൾപ്പെട്ടേക്കുമെന്നാണ് ഇമാം ബൈദ്വാവി(റ) അഭിപ്രായപ്പെട്ടിരിക്കുന്നത്. സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയത് പോലെ, സ്ഥലകാലങ്ങൾക്കനുസരിച്ച് സമൻമാരു ടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആളുകളോ, വസ്തുക്കളോ , ചിഹ്നങ്ങളോ, പ്രതിമകളോ എല്ലാം തന്നെ സമൻമാരായി ഗണിക്കപ്പെടാവുന്നതാണ്. അല്ലാഹുവിന് സമത്വം കൽപിക്കുകയെന്നതിന്റെ വൃത്തം എത്ര വലുതാണെന്നും, ശിർക്ക് കടന്നുകൂടുവാനുള്ള മാർഗങ്ങൾ എത്ര നിഗൂഢങ്ങളാണെന്നും താഴെ കാണുന്നത്പോലെയുള്ള ഉദ്ധരണികളിൽ നിന്ന് സത്യാന്വേഷികൾക്ക് മനസ്സിലാക്കാവുന്നതാകുന്നു. 1. ഇബ്നു അബ്ബാസ് (റ) പറയുന്നു : അല്ലാഹുവും അങ്ങുന്നും ഉദ്ദേശിച്ചത്( الله و َ شئت ) എന്ന് ഒരു മനുഷ്യൻ ഒരിക്കൽ നബി യോട് പറയുകയുണ്ടായി. അപ്പോൾ തിരുമേനി പറഞ്ഞു : താൻ എന്നെ അല്ലാഹുവിന് സമനാക്കി! അല്ലാഹു മാത്രം ഉദ്ദേശിച്ചത് എന്നാണ് പറയേണ്ടത് (അ; ന; ജ . മുതലായവരും അദബുൽ മുഫ്റദിൽ ബുഖാരിയും) 2. ഹുദൈഫത്തുബ്നുൽയമാൻ (റ) നബി പറഞ്ഞതായി ഉദ്ധരിക്കുന്നു : അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് الله و َ شاء فلا ) എന്ന് നിങ്ങൾ പറയരുത്. അല്ലാഹു ഉദ്ദേശിച്ചത് എന്നും, പിന്നീട് ഇന്ന ആൾ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊളളുക. (അ; ദാ; ന; ജ; ബ; ഇബ്നു അബീശൈബഃ) ഇതേ അർത്ഥത്തിൽ വേറെയും രിവായത്തുകളുണ്ട്. 3. ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ ) ഉദ്ധരിച്ച ഒരു രിവായത്ത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതിപ്രകാരമാണ്: അൻദാദ് (സമൻമാർ) എന്ന് പറഞ്ഞത്, രാത്രിയുടെ ഇരുട്ടിൽ കറുത്ത മിനുസമുള്ള കല്ലിലൂടെ റുമ്പ് അരിക്കുന്നത്പോലെ വളരെ ഗൂഢമായ ശിർക്കാകുന്നു (ഒരാളെ അഭിമുഖീക രിച്ചുകൊണ്ട്) അല്ലാഹുവിനെത്തന്നെയാണ, താങ്കളുടെ ജീവിതത്തെയും തന്നെയാണ എന്റെ ജീവിതത്തെയും തന്നെയാണ (സത്യം) എന്നിങ്ങിനെ പറയുക, ഇന്ന ആളുടെ പട്ടി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വീട്ടിൽ ഇന്നലെ രാത്രികള്ളൻമാർ വരുമായിരുന്നുവെന്നും, പാറാവില്ലായിരുന്നുവെങ്കിൽ കള്ളൻമാർ വന്നിരുന്നു വെന്നും പറയുക. അല്ലാഹുവും താനും ഉദ്ദേശിച്ച പ്രകാരം എന്ന് പറയുക. അല്ലാഹുവും ഇന്ന ആളും ഇല്ലായിരുന്നുവെങ്കിൽ പറയുക. ഇവയെല്ലാം ശിർക്കാകുന്നു. 4. പാപങ്ങളിൽ വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണെന്ന് നബി യോട് (റ)ചോദിച്ചു. നിന്നെ സൃഷ്ടിച്ചത് അല്ലാഹുവായിരിക്കെ, അവന് നീ വ ല്ല സമനെയും ഏർപ്പെടുത്തലാണ് എന്നായിരുന്നു നബി മറുപടി പറഞ്ഞത് (ബു; മു) ഇതുപോലെയുള്ള രേഖകൾ മുമ്പിൽവെച്ചുകൊണ്ട് മുസ്ലിം ബഹുജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ചില വാക്കുകളെപ്പറ്റിയും, ആ വാക്കുകൾ പ്രതിനിധീകരിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയും ഒന്നാലോചിച്ചു നോക്കുക! നിങ്ങളുടെയും സഹായം ഉെണ്ടങ്കിൽ, പ ടച്ചവനും നേർച്ചക്കാരും സഹായിച്ചാൽ, അല്ലാഹുവിന്റെയും ശുഹദാക്കളുടെയും കാവൽ , അല്ലാഹുവിന്റെയും അമ്പിയാ - ഔലിയാക്കളുടെയും സഹായംകൊണ്ട്, ശൈ ഖിന്റെ ബർക്കത്ത് കൊണ്ട് ന്നിത്യാദി പലതും! ഇതെല്ലാം അല്ലാഹുവിന് ഓരോ തരത്തിലുള്ള സമൻമാരെ എർപ്പെടുത്തലാണെന്ന് നിഷ്പക്ഷ ഹൃദയത്തോടുകൂടി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇങ്ങിനെയുള്ള ഒരു വാക്ക് ഒരു വ്യക്തി പറയുമ്പോഴേക്ക് അയാൾ മുശ്രിക്കായി എന്നോ, അയാൾ ഇസ്ലാമിൽ നിന്ന് ഭ്രഷ്ടായിപ്പോയി എന്നോ വിധി കൽപിക്കാം - കൽപിക്കണം - എന്നല്ല ഇപ്പ റഞ്ഞതിന്റെ അർത്ഥം. ശിർക്കിൽ തന്നെ പ്രത്യക്ഷമായതും, പരോക്ഷമായതും, ചെറുതും, വലുതും ഉള്ളത്കൊണ്ട് യാതൊരു വിധ വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം വ്യക്തമായ അവിശ്വാസം ( ك َ فربواح ) അങ്ങിനെ വിധി കൽപിക്കപ്പെടാവൂ. പാപങ്ങളിൽ വെച്ച് ഏറ്റവും വലിയതും, പൊറുക്കുകയി ല്ലെന്ന് അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചതുമാണ് ശിർക്ക് എന്നോർക്കേണ്ടതുണ്ട്. എന്നിരിക്കെ, ന്യായീകരിക്കുവാൻ കാരണങ്ങൾ എത്രതന്നെ നിലവിലുണ്ടായിരുന്നാലും ശരി, ശിർക്കിന്റെ ഇനങ്ങളിൽ പെട്ടതായിരിക്കുവാൻ സാധ്യതയുള്ള ഏതൊരു കാര്യത്തി ൽ നിന്നും തികച്ചും ഒഴിഞ്ഞു നിൽക്കുന്നത് ഓരോ സത്യവിശ്വാസിയുടെയും ഒഴിച്ചുകൂടാത്ത കടമയത്രെ. അല്ലാത്തപക്ഷം അവന്റെ ഭാവിയെപ്പറ്റി അവൻ ഭയപ്പെടേണ്ടതാകുന്നു. അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നതുപോലെ അവന്റെ സൃഷ്ടികളായ ചില മഹാൻമാരെ വിളിച്ചു പ്രാർത്ഥിക്കുക, അവനോട് സഹായം തേടുന്ന അതേ മാതിരി അവരോട് സഹായം തേടുക, അവരുടെ നാമത്തിൽ നേർച്ചവഴിപാടുകൾ നട ത്തുക മുതലായ ചില കാര്യങ്ങളെ ശിർക്കിൽ നിന്ന് മാറ്റി നിറുത്തുവാനും, അവെ യാക്കെ ഇസ്ലാമികാചാരങ്ങളായി സമർത്ഥിക്കുവാനും ചില പണ്ഡിതൻമാർ പാടുപെടു ന്നത് കാണുമ്പോൾ വളരെ അൽഭുതവും സങ്കടവും തോന്നിപ്പോകുന്നു. എന്തെല്ലാം വ്യാഖ്യാനങ്ങളും ന്യായവാദങ്ങളും അവർക്ക് ശരി, അല്ലെങ്കിൽ ചില നല്ല പേരുകൾ നൽകിയോ, മതഛായ നൽകിയോ അവയെ മോടികൂട്ടിയാലും ശരി, വാസ്തവത്തിൽ അവയെല്ലാം നേർക്കുനേരെയുള്ള അർത്ഥത്തിൽ തന്നെ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കലാകുന്നു. സത്യാന്വേഷിയും നിഷ് പക്ഷ ബുദ്ധിയുമായ ഒരാൾക്ക് ഇത്തരം കാര്യങ്ങളുടെ യഥാർത്ഥനില മനസ്സിലാക്കുവാൻ അധികമൊന്നും പരതിനോക്കേണ്ടതില്ല. രണ്ട് മൂന്ന് വാക്യങ്ങൾ മാത്രം മതിയാകുന്നതാണ്. ഉദാഹരണമായി : ഓരോ മുസ്ലിമും നിത്യവും ഓതിവരുന്ന സൂറത്തുൽ ഫാതിഹഃയിലെ (നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായമർത്ഥിക്കുന്നു) എന്ന വാക്യവും, സൂറത്തുൽ ജിന്ന് اللها (നിങ്ങൾ അല്ലാഹുവിനോട് കൂടി ഒരാളെയും വിളിച്ച് പ്രാർത്ഥിക്കരുത്) എന്ന വാക്യവും, സൂറത്ത് -സുമർ اللها (അല്ലാഹുപോരേ, അവന്റെ അടിയാന്ന് എന്ന വാക്യവും, വാസ്തവത്തിൽ ഈ മൂന്ന് വാക്യങ്ങൾ മുഴുവൻ തന്നെയും ആവശ്യമില്ല. ഇവയിൽ ഏതെങ്കിലും ഒരു വാക്യം തന്നെ മതി-ഒരു സത്യാന്വേഷിക്ക് കാര്യം സ് പഷ്ടമായി മനസ്സിലാക്കുവാൻ. ഒരു വസ്തുത പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്. നിരീശ്വരവാദികൾ ഗുണങ്ങളെയും നിഷേധിക്കുന്നവരാകകൊണ്ട് അവർ അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്നവരായിരിക്കയില്ല. ന്റ സ്ഥാനത്ത് മറ്റു വല്ലതിനെയും പ്രതിഷ്ഠിക്കുകയായിരിക്കും അവർ ചെയ്യുക. ദൈവവാദികളും അതോടൊപ്പം വിശ്വാസം ശരിയായിട്ടില്ലാത്തവരുമായിരിക്കും മറ്റുള്ളവർക്ക് അല്ലാഹുവിനോട് സമത്വം കൽപിക്കുക ഇങ്ങിനെയുളളവരാണ് മനുഷ്യരിൽ അധികഭാഗവും. അല്ലാഹു പറയുന്നു: اللها (അവരിൽമനുഷ്യരിൽ-അധികമാളുകളും തങ്ങൾക്ക് ശിർക്ക് പ്രവർത്തിക്കുന്നവരായും കൊണ്ടല്ലാതെ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല (യൂസുഫ്:106) മുൻകാലത്തും ഇക്കാലത്തുമുള്ള വിഗ്രഹാരാധകൻമാരും അല്ലാഹുവിനെ നിഷേധിക്കുന്നവരല്ല. അല്ലാഹുവിൽ അവർക്ക് വിശ്വാസമുണ്ട്. പക്ഷേ, വിശ്വാസം യഥാർത്ഥ രൂപത്തി ലും പൂർണരൂപത്തിലുമല്ലെന്നുളളതാണ് അവരുടെ ശിർക്കിന് കാരണം. ഈ ദുര വസ്ഥ തന്നെയാണ് ഇന്ന് മുസ്ലിം സമുദായത്തിലും കടന്നുകൂടിയിരിക്കുന്നതെന്ന് - അപാരമായ വ്യസനത്തോടും ലജ്ജയോടും കൂടിയാണെങ്കിലും - പറയാതെ വയ്യ. വിഗ്രഹാരാധകൻമാർ തങ്ങളുടെ ആരാധനയെ ന്യായീകരിക്കുവാൻ പറഞ്ഞിരുന്നതും. പറഞ്ഞുവരുന്നതുമായ അതേ ന്യായങ്ങളും, അവക്ക് സമാന്തരങ്ങളായ മററു ചില ന്യായങ്ങളും തന്നെയാണ് ശിർക്ക്പരമായ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ മുസ്ലിംകൾക്കിടയിലും നിലവിലുള്ളത്. ബാഹ്യത്തിൽ മഹാത്മാക്കളെ വിളി ച്ചാണ് പ്രാർത്ഥിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ പ്രാർത്ഥന അല്ലാഹുവിനോടാണ് ; ഗുണവും ദോഷവും ചെയ്വാൻ അല്ലാഹുവിന് മാത്രമേ യഥാർത്ഥത്തിൽ കഴിവുള്ളൂ വെന്നറിഞ്ഞുകൊണ്ട് മഹാത്മാക്കളെ വിളിച്ചു വല്ല കാര്യത്തിനും അപേക്ഷിക്കുന്നത് അവർ അക്കാര്യം സാധിപ്പിച്ചു തരുമെന്ന് കരുതിക്കൊണ്ടല്ല. അവരുടെ ശുപാ ർശ മൂലം അല്ലാഹു അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തിലാണ്. ആ മഹാത്മാക്കൾ സ്വന്തം നിലക്കുതന്നെ അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തോടെ അപേക്ഷിക്കുന്നത് മാത്രമേ എന്നൊക്കെയാണല്ലോ മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് പറയപ്പെടാറുള്ള ന്യായങ്ങൾ. പണ്ഡിത വിഭാഗങ്ങളിൽ നിന്ന് കേൾക്കുന്ന ഇത്തരം ന്യായങ്ങൾ കേട്ട് സാധാരണക്കാർ വഞ്ചിതരാവുകയും ചെയ്യുന്നു! اللهاب ذوعن സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയോ, നേതൃത്വവും സ്വാധീനവും നിലനിറുത്തു വാൻ വേണ്ടിയോ, കക്ഷിതാൽപര്യങ്ങൾക്കു വേണ്ടിയോ കൽപിച്ചുകൂട്ടി സത്യത്തെ മൂടിവെക്കുകയും പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവർക്ക് രേഖകളും തെളിവുകളും വിവരിച്ചിട്ട് കാര്യമില്ല. എങ്കിലും, അറിവില്ലായ്മകൊണ്ടും, തെറ്റിദ്ധരിച്ചുകൊണ്ടും ശിർക്ക്പരമായ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെടുന്നവർക്ക് വേണ്ടി ചില സംഗതികൾ ഇവിടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നു. സൽബുദ്ധിയും, ശുദ്ധമനസ്കതയും ഉള്ളവർക്ക് നിശ്ചയമായും അതിൽ നിന്ന് ഏറെക്കുറെ സത്യാവസ്ഥ മനസ്സിലാക്കുവാൻ കഴിയുന്നതാണ് (1) മഹാൻമാരും പുണ്യാത്മാക്കളുമായ ശൈഖുകൾ, മുതലായവരെ വിളിച്ചു സഹായത്തിനും രക്ഷക്കും അപേക്ഷിക്കുന്നത് ഇസ്ലാമി ലെ ഒരു നിർബന്ധ നിയമമാണെന്നോ, ഒരു മുസ്ലിം തന്റെ മരണം വരെ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കാത്ത പക്ഷം, അവൻ ഇസ്ലാമിൽ നിന്ന് തെറ്റിപ്പോകുമെന്നോ ഒരൊറ്റ മുസ്ലിമിനും വാദമില്ല. അങ്ങിനെ ആരും ദുർന്യായങ്ങൾ സമർപ്പിച്ചാലും ശരി, അത് അനുവദനീയമാണെന്നോ, കവിഞ്ഞ പക്ഷം ഒരു നല്ല കാര്യമാണെന്നോ അല്ലാതെ, അതിനെപ്പുറം ഒരു കക്ഷിയും വാദിക്കുന്നുമില്ല. അതേ സമയത്ത് അത് അല്ലാ ഹുവിനോട് ആ മഹാൻമാരെ സമപ്പെടുത്തലും ശിർക്കുമാണെന്ന് ഹദീഥും, മുൻഗാമികളായ മഹാൻമാരുടെ പ്രസ്താവനകളും തുറന്ന മനസ്സോടെ പരിശോധിക്കുന്ന ഏവർക്കും വ്യക്തമാകുന്നതുമാണ്. ആ സ്ഥിതിക്ക് അതിനെ ന്യായീകരിക്കുന്നവരുടെ വാദമനുസരിച്ച് പുണ്യം സമ്പാദിക്കാമെന്നാണോ, അതല്ല, അത് ശിർക്കും റ്റവും വമ്പിച്ച മഹാപാപവുമാണെന്നുവെച്ച് നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെന്നാണോ ഒരു മുസ്ലിം നിശ്ചയിക്കേണ്ടത് ? വിശേഷ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ ! (2) മക്കാ മുശ്രിക്കുകൾ അവരുടെ ആരാധ്യ വസ്തുക്കളായ ദൈവങ്ങൾ അവ ർക്ക് ഗുണമോ ദോഷമോ ചെയ്വാൻ കഴിവുള്ളവരായിരുന്നുവെന്ന് കാണ്ടല്ല അവയെ ആരാധിച്ചിരുന്നത്. അവയെ ആരാധിക്കുന്നതു വഴി അവ തങ്ങൾക്ക് അല്ലാഹുവിങ്കൽ സാമീപ്യം നേടിക്കൊടുക്കുമെന്നും, അവ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ നടത്തുമെന്നും, അങ്ങനെ അല്ലാഹു അവരുടെ കാര്യം സാധിപ്പിച്ചു കൊടുക്കുമെന്നുമുള്ള വിശ്വാസത്തോടെയായിരുന്നു ആരാധിച്ചു വന്നിരുന്നത്. തനി പാമരൻമാരല്ലാത്ത എല്ലാ വിഗ്രഹാരാധകരുടെയും ന്യാ യം ഇതുതന്നെയായിരിക്കും. അല്ലാഹു പറയുന്നു: ّ َ ِ ين َ/َ اللها (സാരം: അല്ലാഹുവിന് പുറമെ - കാര്യകർത്താക്കളെ - സ്വീകരിച്ചവർ പറയുന്നു: അല്ലാഹുവിങ്കലേക്ക് ഞങ്ങളെ ഒരു അടുപ്പം അടുപ്പിക്കുവാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല. (സുമർ :3) വീണ്ടും പറയുന്നു: اللها اللها (തങ്ങൾ ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ വസ്തുക്കളെ അല്ലാഹുവിനു പുറമെ അവർ ആരാധിക്കുന്നു. ഇവർ അല്ലാഹുവിന്റെ അടുക്കൽ നമ്മുടെ ശുപാർശക്കാരാണെന്ന് അവർ പറയുകയും ചെയ്യുന്നു (യൂനുസ് :18) ഇതേ ന്യായീകരണം തന്നെയാണ് മഹാൻമാരെ വിളിച്ചു പ്രാർത്ഥിക്കുന്നവർക്കുള്ള ന്യായീകരണവും. അപ്പോൾ, പ്രാർത്ഥിക്കപ്പെടുന്നവർക്ക് ഗുണവും ദോഷവും ചെയ്വാൻ കഴിയുമെന്ന വിശ്വാസമല്ല ഇത് ശിർക്കാകുവാൻ കാരണമെന്ന് ഇതിൽ നിന്ന് സ്പഷ്ടമാ ണല്ലോ. (3) നമസ്കാരം പോലെയുള്ള ശാരീരികമായ കർമങ്ങൾ മാത്രമെ ആരാധനയാകുകയുള്ളൂവെന്നില്ല. സത്യം ചെയ്യൽ, നേർച്ചയാക്കൽ, അദൃശ്യമായ മാർഗേണ ലഭിക്കേണ്ടുന്ന കാര്യങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷ, അഥവാ പ്രാർത്ഥന, അത്തരം കാര്യങ്ങൾക്ക് വിശ്വാസം ഇവയെല്ലാം തന്നെ ആരാധനകളിൽ പെട്ടതും അത് അല്ലാഹു അല്ലാത്ത ഏതൊരാളുടെ പേരിലായാലും ശിർക്കും , അല്ലാഹുവിനോട് അവരെ സമപ്പെടുത്തലുമാകുന്നു. അല്ലാഹുവിന്റെ പേരിലും, അവന്റെ മഹത്വത്തെയും പ്രീതിയെയും ഉന്നമാക്കിയും കൊണ്ട് ചെയ്യപ്പെടേണ്ടുന്ന ഏത് കാര്യങ്ങളും അവനല്ലാത്തവരുടെ പേരിലോ, അവരുടെ മഹത്വത്തെയും പ്രീതി യെയും ഉന്നം വെച്ചു ചെയ്യപ്പെടുന്ന പക്ഷം. അത് അവരെ അല്ലാഹുവിനോട് സമമാക്കൽ തന്നെ. സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും കാണുവാ ൻ അല്ലാഹു നമുക്കെല്ലാം തൗഫീക്വ് നൽകട്ടെ അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവർ ആ സമൻമാരെയും اللها )എന്ന് പറഞ്ഞതിന്റെ സാരം ഇതാണ്: അല്ലാഹുവിനെ അവർ നിഷേധിക്കുകയോ, നിശ്ശേഷം കൈവെടിയുകയോ ചെയ്യുന്നില്ല; പക്ഷേ , ആരാധനകളും പ്രാർത്ഥനകളും സമർപ്പിക്കുകവഴി അല് ലാഹുവിനെ ബഹുമാനിക്കുന്നതുപോലെ അവരെ ബഹുമാനിക്കുകയും, അവനോട് ഭക്തി കാണിക്കുന്നതുപോലെ അവരോട് ഭക്തി കാണിക്കുകയുമാണ് ചെയ്യുന്നത്. സ്നേഹത്തിൽ നിന്നാണല്ലോ ഭക്തിയും ബഹുമാനവും ഉൽഭവിക്കുന്നത്. കരുണ യും ദയയും തോന്നുന്നതും സ്നേഹം നിമിത്തം തന്നെ. (ഇതിനെപ്പറ്റി ഇബാദത്തി ന്റെ അർത്ഥ വിവരണത്തിൽ സൂറത്തുൽ ഫാതിഹഃയിൽ വെച്ച് വിവരിച്ചത് ഓർക്കുക.) അല്ലാഹു പറയുന്നു: اللها اللها (പറയുക: നിങ്ങൾ അല്ലാഹു വിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റിക്കൊള്ളുവിൻ. എന്നാൽ, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് അവൻ പൊറുത്തുതരുകയും ചെയ്യും. : 31) എന്നാൽ, സത്യവിശ്വാ സികളുടെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമാണ്. അവർക്ക് മറ്റുള്ളവരോട് സ്നേഹമുണ്ടായിരിക്കുമെങ്കിലും അതിനൊരു പരിധിയുണ്ട്. അവരെ ആരാ ധിക്കുവാനോ പ്രാർത്ഥിക്കുവാനോ അതവരെ പ്രേരിപ്പിക്കുകയില്ല. അല്ലാഹുവിനോടുള്ള അവരുടെ സ്നേഹം മാത്രമേ അതിന് അവരെ പ്രേരിപ്പിക്കുകയുള്ളൂ. അതെ, അല്ലാഹു വിനോടുള്ള അവരുടെ സ്നേഹം ഏറ്റവും കടുത്ത സ്നേഹമായിരിക്കും( ّ َ ِ ين َ/اللهِ അക്രമം ചെയ്തവർ കണ്ടിരുന്നുവെങ്കിൽ )എന്ന് തുടങ്ങിയ വാക്യത്തിലെ ആശയം ഇപ്രകാരമാകുന്നു. അല്ലാഹുവിന് ര ഉണ്ടാക്കുകവഴി അനീതി പ്രവർത്തിച്ചവർ പരലോകത്ത് ചെല്ലുമ്പോൾ, അല്ലാഹുവിനല്ലാതെ-അവരുടെ ആരാധ്യ വസ്തുക്കൾക്കോ മറ്റോ - യാതൊരു കഴിവുമില്ലെന്നും അല്ലാഹുവിന്റെ ശിക്ഷാ നടപടികളിൽ നിന്ന് അവരെ രക്ഷി ക്കാൻ ആർക്കും സാദ്ധ്യമല്ലെന്നും അവർക്ക് അനുഭവത്തിൽ കാണാറാകും. അപ്പോൾ, വർ തീരാദുഃഖത്തിലുമായിത്തീരും. ഈ സംഗതി അവർ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഈ കടുത്ത ദുരവസ്ഥ അവർക്ക് നേരിടുമായിരുന്നില്ല. 166,167 വചനങ്ങളുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: ദുർമാഗത്തിന്റെയും , ശിർക്കിന്റെയും നേതൃത്വം വഹിച്ചിരുന്ന തലവൻമാരും, അവരെ പിൻപറ്റിയിരുന്ന അനുയായികളും ഒരു പോലെ ശിക്ഷക്ക് വിധേയരും നിസ്സഹായരുമായിത്തീ രും. ആ അവസരത്തിൽ, തങ്ങൾക്ക് വല്ല ലഘുത്വവും കിട്ടിയെങ്കിലോ എന്നു കരുതി അനുയായികൾ നേതാക്കളെപ്പറ്റി ആക്ഷേപിക്കുകയും, അവരെ പഴിചാരുകയും ചെയ്യും. നേതാക്കളാകട്ടെ, അതിനെ നിഷേധിക്കുകയും, ഞങ്ങളെവരെ പിഴപ്പിച്ചതല്ലെന്നും അവർ സ്വയം പിഴച്ചുപോയതാണെന്നും വാദിക്കുകയുമാണ് ചെയ്യുക. ഇരുകൂട്ടരും തമ്മിലുണ്ടായിരുന്ന ആ പഴയ ബന്ധങ്ങളും, കൂട്ടുകെട്ടുകളുമൊന്നും അവിടെ കാണുകയില്ല. ഓരോരുത്തർക്കും അവരുടെ സ്വന്തം കാര്യം മാത്രമായിരി ക്കും പ്രശ്നം. അനുയായികളുടെ സങ്കടവും അമർഷവും ഇതുമൂലം വർദ്ധിക്കുമല്ലോ. ഈ സന്ദർഭത്തിൽ അവർ പറയും: അയ്യോ! ഭൂമുഖത്തേക്ക് ഒന്നുകൂടി മടങ്ങിപ്പോകുവാനുള്ള രവസരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനേ! എന്നാൽ ഇതിന് പകരം ഞങ്ങൾ അവർക്ക് എന്നൊക്കെ. പക്ഷേ, രണ്ട് കൂട്ടർക്കും ഒരിക്കലെങ്കിലും ഒഴിവുകിട്ടാത്ത ശാശ്വതമായ നരകശിക്ഷ തന്നെയായിരിക്കും ഫലം.
2:168–169

يَـٰٓأَيُّهَا ٱلنَّاسُ كُلُواْ مِمَّا فِي ٱلۡأَرۡضِ حَلَٰلٗا طَيِّبٗا وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٌ

إِنَّمَا يَأۡمُرُكُم بِٱلسُّوٓءِ وَٱلۡفَحۡشَآءِ وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

(168) ഹേ, മനുഷ്യരേ, ഭൂമിയി ലുള്ളവയിൽ നിന്ന് അനുവദനീ യവും, വിശിഷ്ടവുമായത് നിങ്ങൾ തിന്നുകൊള്ളുവിൻ, പിശാചിന്റെ കാലടികളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്. നിശ്ചയമായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു. (169) തിൻമക്കും, നീചവൃ ത്തിക്കും മാത്രമേ അവൻ നിങ്ങളോട് കൽപിക്കുകയുള്ളൂ; (കൂടാതെ) അല്ലാഹുവിന്റെ പേരിൽ, നിങ്ങൾക്ക റിഞ്ഞുകൂടാത്തത് നിങ്ങൾ പറഞ്ഞു ണ്ടാക്കുവാനും. (168) മനുഷ്യരേ ك ُ ل ُ وا നിങ്ങൾ തിന്നുകൊളളുവിൻ م ِ م َّ ا യാതൊന്നിൽ നിന്ന് الأر ْ ض ِ في ِ ഭൂമിയിലുള്ള ح َ لالا അനുവദനീയമായത് നല്ല, ശുദ്ധമായ, ഹൃദ്യമായത്, വിശിഷ്ടമായത് നിങ്ങൾ പിൻപററുകയും ചെയ്യരുത് കാലടികളെ, ചവിട്ടടികളെ الش പിശാചിന്റെ നിശ്ചയമായും അവൻ നിങ്ങൾക്ക് ശത്രുവാണ് م ُ ب ِ ين ٌ പ്രത്യക്ഷമായ. (169) അവൻ നിങ്ങളോട് കൽപിക്കുകയുളളൂ, നിശ്ചയമായും കൽപിക്കുന്നു ب ِ الس ُّ وء ِ തിന്മകൊണ്ട് (മാത്രം) നീച(ദുഷ്ട)വൃത്തിയും നിങ്ങൾ പറയുവാനും َ ഹ َ ع ِ َّ اللها അല്ലാഹുവിന്റെമേൽ നിങ്ങൾക്കറിയാത്തത്. അല്ലാഹു മാത്രമാണ് സ്രഷ്ടാവും, രക്ഷിതാവുമെന്നപോലെ, അവൻ മാത്ര മാണ് ആരാധ്യനുമെന്നതിനെക്കുറിച്ച് പലതും കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു. അതിന് ശേഷം അന്നദാതാവും അവൻതന്നെയാണെന്നും, ഭൂവിഭവങ്ങളിൽ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യർ ഭക്ഷിക്കാവുന്നതാണെന്നും, പിശാചിന്റെ ദുരുപദേശങ്ങൾക്ക് വിധേയരായിക്കൊണ്ട് ഇല്ലാത്ത നിരോധങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കി അവയെ കുടുസ്സാക്കരുതെന്നും ഓർമിപ്പിക്കുന്നു. അവതരിക്കുന്ന കാലത്ത് വിഗ്രഹങ്ങളുടെ പേരിൽ നേർച്ച വഴിപാടാക്കപ്പെട്ട ചില മൃഗങ്ങളെ മുശ്രിക്കുകൾ നിഷിദ്ധമായി ഗണിച്ചുവന്നി രുന്നു. (ഇവയെപ്പറ്റി കൂടുതൽ വിവരം : 106 ൽ വരുന്നുണ്ട്)യഹൂദികൾ ചിലർ ഒട്ടകമാംസവും, വേറെ ചിലർ മറ്റു ചില വസ്തുക്കളും നിഷിദ്ധമാക്കിയിരുന്നതായും പറയപ്പെടുന്നു. ഇതെല്ലാം വളരെ പ്രധാനപ്പെട്ട മതനിയമങ്ങളായിട്ടാണ് ആചരിക്കപ്പെട്ടിരുന്നതും. ഇങ്ങിനെയുള്ള വിലക്കുകളൊന്നും അല്ലാഹു നിയമിച്ചിട്ടുള്ളതല്ല. മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ പേരിൽ വെച്ചുകെട്ടപ്പെടുന്ന നിയമങ്ങൾ മാത്രമാണവ; ദുരുപേ ദശങ്ങൾ വിഭാഗം - 21 വഴിപിഴപ്പിക്കുവാൻ ഒരുമ്പെട്ടവനാണ് പിശാച്; അവന്റെ കെണിയിൽ പെടുന്നതിനെക്കുറിച്ച് നിങ്ങൾ സദാ ജാഗരൂകരായിരിക്കണം മനുഷ്യരെ ഉണർത്തുകയാണ് അല്ലാഹു. ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് 29-ാം വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ ഉപയോഗപ്രദമായിരിക്കാത്ത പദാർത്ഥങ്ങൾ ഭൂമിയിലില്ല. എങ്കിലും മുഴുവൻ വസ്തുക്കളും തിന്നാൻ കൊള്ളുന്നവയല്ല. അതുകൊണ്ടാണ് الأر (ഭൂമിയിലുള്ളവയിൽ നിന്ന് തിന്നുകൊള്ളുവിൻ)എന്ന് പറഞ്ഞിരിക്കുന്നത്. താഴെ, 173-ാം വചന ത്തിൽ കാണാവുന്നതുപോലെ, അൽപം ചില വസ്തുക്കൾ ഭക്ഷിക്കുന്നത് വിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷിക്കുവാൻ കഴിയുന്ന വസ്തുക്ക ളിൽ ചിലത് വൃത്തികെട്ടതോ ഉപദ്രവകരമോ ആയിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് لالا )അനുവദനീയമായതും, വിശിഷ്ടമായതും)എന്നുകൂടി പറഞ്ഞിരിക്കുന്നത്. നല്ലത് ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെ അർത്ഥം കൽപിക്കാവുന്ന വാക്കാണ് ط َ ي ِ ّ ب (ത്വയ്യിബ്). ഇതിന്റെ എതിർ പദമാണ് خ َ ب ِ يث (ഖബീഥ്), ചീത്തയായത്, ദുഷിച്ചത്, മ്ളേച്ഛമായത് എന്നൊക്കെയാണിതി നർത്ഥം. മനസ്സിന് സ്വതവേ നന്നായും തൃപ്തികരമായും തോന്നുന്നത് എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് സാമാന്യമായി പറയാം. ചുരുക്കത്തിൽ, മതത്തിന്റെ വ്യക്തമായ വിലക്കില്ലാത്തതും, മ്ളേച്ഛവും ഉപദ്രകരവുമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്ലാമിന്റെ വിധിയെന്ന് പൊതുവിൽ മനസ്സിലാക്കാവുന്നതാണ്.
2:170–171

وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَآ أَلۡفَيۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡقِلُونَ شَيۡـٔٗا وَلَا يَهۡتَدُونَ

وَمَثَلُ ٱلَّذِينَ كَفَرُواْ كَمَثَلِ ٱلَّذِي يَنۡعِقُ بِمَا لَا يَسۡمَعُ إِلَّا دُعَآءٗ وَنِدَآءٗۚ صُمُّۢ بُكۡمٌ عُمۡيٞ فَهُمۡ لَا يَعۡقِلُونَ

(170) അല്ലാഹു അവതരി പ്പിച്ചതിനെ പിൻപറ്റുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ, അവർ പറയും: (ഇല്ല) പക്ഷേ, ഞങ്ങളുടെ പിതാക്കളെ ഞങ്ങൾ ഏതൊരു പ്രകാരത്തിൽ കണ്ടെത്തിയോ അത് ഞങ്ങൾ പിൻപറ്റും. അവരുടെ പിതാക്കൾയാതൊന്നും ബുദ്ധി കൊടു(ത്തുഗ്രഹി)ക്കാതെയും, സൻമാർഗം പ്രാപിക്കാതെയും ആയിരുന്നാലുമോ ധ എന്നിരുന്നാലും അവരെത്തന്നെ പിൻപററുമോ പ ? (171) അവിശ്വസിച്ചവരുടെ ഉദാഹരണം (പറയുന്നതായാൽ), ഒരു വിളിയും തെളിയും അല്ലാതെ (മറ്റൊന്നും)കേട്ടറിയാത്തതിനോട് (മൃഗത്തോട്) ഒച്ചയിടുന്നവന്റെ 89 8989 ബധിരൻമാർ! ഊമ കൾ!! അന്ധൻമാർ!!! അതിനാൽ, അവർ ബുദ്ധികൊടു(ത്തുഗ്രഹി) ക്കുകയില്ല, (170) പറയപ്പെട്ടാൽ ل َ അവരോട് നിങ്ങൾ പിൻപറ്റുവിൻ, തുടരുവിൻ اللها അല്ലാഹു അവതരിപ്പിച്ചതിനെ او ُ لا َ ق അവർ പറയും ب َ ل ْ പക്ഷേ ഞങ്ങൾ പിൻപറ്റും م َ ا യാതൊന്ന് അത് പ്രകാരം ഞങ്ങൾ കെണ്ടത്തിയിരിക്കുന്നു ഞങ്ങളുടെ പിതാക്കളെ(പൂർവ്വികൻമാരെ) ആയിരുന്നാലുമോ അവരുടെ പിതാക്കൾ അവർ ഗ്രഹിക്കുകയില്ല യാതൊന്നും അവർ സൻമാർഗം പ്രാപിച്ചിരുന്നതുമില്ല. (171) ُ/ا യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം അവർ അവിശ്വസിച്ചു ِ/ا യാതൊരുവന്റെ മാതിരിയാണ് അവൻ ശബ്ദം (ഒച്ച)ഇടുന്നു കേൾക്കാത്ത(കേട്ടറിയാത്ത)തിനോട് ഒരു വിളി (ക്കുന്ന ശബ്ദം)അല്ലാതെ ഒരു വിളി(തെളി)യും, സംബോധനവും ٌ ُّ ബധിരർ ْ م ٌ ള ب ُ ഊമകൾ ع ُ م ْ ي ٌ അന്ധൻമാർ ْ ُ ف َ അതിനാലവർ ഗ്രഹിക്കുകയില്ല. സത്യവും തെളിവും അന്വേഷിച്ചറിയുവാൻ തുനിയാതെയും, അതു വിവരിച്ചുകൊടുത്താൽ സ്വീകരിക്കുവാൻ തയ്യാറില്ലാതെയും പൂർവ്വികൻമാരുടെ വിശ്വാസാചാരങ്ങളെ അനുകരിച്ചു വരുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള ആക്ഷേപമാണ് ആദ്യത്തെ വചനത്തിൽ കാണുന്നത്. അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കുക, അനുവദനീയമായ ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലെയുള്ള ദുർമാർഗങ്ങളെല്ലാം ആ സമ്പ്രദായത്തിന്റെ സന്തതികളാണല്ലോ. ഈ അന്ധമായ അനുകരണരോഗം ബാധിച്ചവരെ സത്യോപദേശം നൽകി ലക്ക് വരുത്തുവാൻ സാധ്യമല്ലെന്ന് രണ്ടാമത്തെ വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. അവതരണഹേതു അന്നത്തെ മുശ്രിക്കുകളോ യഹൂദികളോ ആയിരുന്നുകൊള്ളട്ടെ , പൂർവ്വികൻമാരെ അനുകരിക്കൽ സത്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന സമ്പ്രദായം എല്ലാ കാലത്തും മനുഷ്യരിൽ കണ്ടുവരുന്ന ഒരു മഹാവ്യാധിയാകുന്നു. അല്ലാഹുവും, അവന്റെ റസൂലും കാണിച്ചു തരുന്നത് ഇന്നിന്നപ്രകാരമാണ്, അതിലേക്ക് മടങ്ങേണ്ടതാണ് എന്ന് അവരോട് പറയപ്പെട്ടാൽ, അക്കാലത്തുള്ള അവിശ്വാസികൾ പറഞ്ഞിരുന്ന അതേ മറുപടി തന്നെയായിരിക്കും എല്ലാവർക്കും പറയുവാനുള്ളത്. വാസ്തവത്തിൽ, പൂർവ്വികൻമാർ എങ്ങിനെയായിരുന്നുവെന്നല്ല-അല്ലാഹു നിയമിച്ചിരിക്കുന്നത് എങ്ങിനെയാണെന്നത്രെനോക്കേണ്ടത്. അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച് തന്നെയാണ് പൂർവ്വികൻമാരുടെ നടപടിയെങ്കിൽ അതിൽ ആക്ഷേപിക്കുവാനൊന്നുമില്ല ; അവരെ അതിൽ പിന്തുടരുന്നത് ആവശ്യവുമാണ് . നേരെ മറിച്ച് അല്ലാഹു നിയമിച്ചതും, അവരിൽ നിന്ന് ലഭിച്ച പാരമ്പര്യവും പര സ്പരം വ്യത്യസ്തമാണെങ്കിൽ, അവർ സത്യം ഗ്രഹിച്ചിരുന്നില്ലെന്നും, അവർ സ്വീകരിച്ചു വന്ന തെളിവാണത്. അതാണ് അല്ലാഹു ചോദിക്കുന്നത്: അവരുടെ പിതാക്കൾ യാതൊന്നും ഗ്രഹിക്കുകയാകട്ടെ, നേ ർമാർഗം പ്രാപിക്കുകയാകട്ടെ ചെയ്യാതായിരുന്നാലും അവരെത്തന്നെ പിൻപറ്റുകയോ?! അനുകരണത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ, അവിശ്വാസത്തിലും അന്ധവിശ്വാസത്തിലും അടിയുറച്ചു സത്യത്തെക്കുറിച്ച് ചിന്തിക്കുവാൻ തയ്യാറില്ലാത്തവർ തനി മൃഗതുല്യരാണെന്നാണ് രണ്ടാമത്തെ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് . അവയെ മേക്കുന്നവൻ അവയെ വിളിക്കുകയോ തെളിക്കുകയോ ചെയ്യുമ്പോൾ അവ ന്റെ ശബ്ദം അവ കേൾക്കുന്നുവെന്നല്ലാതെ, അവൻ പറയുന്നതെന്താണെന്നും ആ ശബ്ദമിടുന്നവൻ പറയുന്നതിന്റെ അർത്ഥവും സാരവുമെന്താണെന്നും ആ മൃഗങ്ങൾക്കറിയുകയില്ലല്ലോ. അതുപോലെത്തന്നെയാണ് ഇവരുടെയും സ്ഥിതി. വരെ സത്യത്തിലേക്ക് ക്ഷണിക്കുകയും, അവർക്ക് ഉപദേശം നൽകുകയും ചെയ്യുന്നവരു ടെ ശബ്ദം കേൾക്കുകയല്ലാതെ അതിനപ്പുറമൊന്നും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയില്ല; അവരുടെ നാവിലൂടെ സത്യത്തിന്റെ വാക്കുകൾ പുറത്തു വരുകയുമില്ല ; കണ്ണുകൊണ്ട് നോക്കി സത്യാവസ്ഥ അവർ മനസ്സിലാക്കുകയുമില്ല. അതെ, സത്യത്തെ സംബന്ധിച്ചിടത്തോളം അവർ ബധിരൻമാരും ഊമകളും അന്ധൻമാരുമായിരിക്കും എന്ന് സാരം.
2:172

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَٱشۡكُرُواْ لِلَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ

(172) ഹേ, വിശ്വസിച്ചവരേ, നിങ്ങൾക്ക് നാം നൽകിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്നു നിങ്ങൾ തിന്നുകൊള്ളുവിൻ. നിങ്ങൾ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുവിൻ - നിങ്ങൾ അവനെ ത്തന്നെയാണ് ആരാധിക്കുന്നതെ ങ്കിൽ. (172) َ/آم َ ن ُ وا ا ഹേ വിശ്വസിച്ചവരേ ك ُ ل ُ وا നിങ്ങൾ തിന്നുവിൻ നല്ലതായ(വിശിഷ്ടമായ)വയിൽനിന്ന് നിങ്ങൾക്ക് നാം നൽകിയിട്ടുള്ള നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുവിൻ اللهِ َّ ِ അല്ലാഹുവിനോട് നിങ്ങൾ ആകുന്നുവെങ്കിൽ إ ِ ي َّ اه ُ അവനെ (തന്നെ) നിങ്ങൾ ആരാധിക്കുന്നു. മനുഷ്യരെ പൊതുവിൽ സംബോധന ചെയ്തുകൊണ്ട് ഭൂവിഭവങ്ങളിൽ നിന്ന് അനുവദനീയവും വിശിഷ്ടവുമായ വസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവിൻ എന്ന് 168-ാം വചനത്തിൽ പ്രസ്താവിച്ചു. സത്യവിശ്വാസികളെ പ്രത്യേകം സംബോധന ചെയ്തുകൊണ്ട് അവർക്ക് അല്ലാഹു നൽകിയിട്ടുള്ള വിശിഷ്ടവസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവാൻ ഈ വചനത്തിൽ വീണ്ടും കൽപിച്ചിരിക്കുകയാണ്. അവിടെ ആ കൽപനയോടൊപ്പം അല്ലാഹു അനുവദിച്ചുതന്ന ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലുള്ള പൈശാചിക സമ്പ്രദായങ്ങളെക്കുറിച്ച് താക്കീതും ചെയ്കയുണ്ടായി . ഇവിടെ, ആ കൽപനയോടനുബന്ധിച്ചുകൊണ്ട് പറഞ്ഞത് നിങ്ങൾ അല്ലാഹുവിനെയാണ് നന്ദിയും ചെയ്യണം എന്നത്രെ. അവിടെ ഭൂമിയി ലുള്ള വസ്തുക്കളിൽ അനുവദനീയവും വിശിഷ്ടവുമായത് തിന്നുകൊള്ളുവിൻ لالا الأر എന്ന് പറഞ്ഞതിന് പകരം, ഇവിടെ നിങ്ങൾക്ക് നാം നൽകിയിട്ടുള്ള വിശുദ്ധ വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുവിൻ എന്നുമാണ് പറഞ്ഞിരിക്കുന്നത്. അഥവാ അനുവദ നീയമായത് ( ح َ لالا ) എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടില്ല. അവിടത്തെ ആഭിമുഖ്യം വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാ മനുഷ്യരോടും, ഇവിടത്തെ ആഭിമുഖ്യം സത്യവിശ്വാസികളോട് മാത്രവുമായതാണ് ഇതിന് കാരണം. അല്ലാഹു അനുവദനീയമാക്കിയതെല്ലാം അനുവദനീയവും, അല്ലാഹു നിഷിദ്ധമാക്കിയത് മാത്രം നിഷിദ്ധവുമാക്കുന്നവരായിരിക്കും സത്യവിശ്വാസികൾ. അവർ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും ചെയ്കയുള്ളൂ. എന്നിരിക്കെ, അവ രോട് വിശിഷ്ടമായ വസ്തുക്കൾ ഭക്ഷിക്കണമെന്നും, അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവനോട് നന്ദികാണിക്കണമെന്നും കൽപിക്കുന്നതിൽ ചില സൂചനകൾ അടങ്ങിയിട്ടുള്ളതായി കാണാം. ബാഹ്യദൃഷ്ട്യാ അനുവദനീയമാണെ തോന്നാമെങ്കിലും - താഴെ ഉദ്ധരിക്കുന്ന ഹദീഥിൽ വിധേനയുള്ള സംശയത്തിന്റെയോ പാപത്തിന്റെയോ കലർപ്പിൽ നിന്നുകൂടി ആ വസ്തുക്കൾ ശുദ്ധമായിരിക്കുവാൻ സത്യവിശ്വാസികൾ നിങ്ങൾ അല്ലാഹുവിനെമാത്രം ആരാധിച്ചുവരുന്നവരായ സ്ഥിതിക്ക് അവൻ നിങ്ങൾക്ക് ഭക്ഷണം നൽകി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നതിന്റെ പേരിൽ നിങ്ങൾ അവനോട് സദാ നന്ദിയുള്ളവരും മറ്റുമാണ് ആ സൂചനകൾ. മനുഷ്യരെ പൊതുവിലും, സത്യവിശ്വാസികളെ പ്രത്യേകമായും അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ കൽപന അല്ലാഹുവിന്റെ റസൂലുകളെ സംബോധ ന ചെയ്തുകൊണ്ടും മറ്റൊരിടത്ത് അല്ലാഹു കൽപിച്ചിരിക്കുന്നത് കാണാം, ല്ലാഹു പറയുന്നു: الطَّي (ഹേ റസൂലു കളേ, നിങ്ങൾ വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുവിൻ. സൽ കർമം പ്രവർത്തിക്കുകയും ചെയ്യുവിൻ. നിശ്ചയമായും, നിങ്ങൾ പ്രവർത്തിക്കുന്നതിനെ പ്പറ്റി ഞാൻ അറിയുന്നവനാണ് : 51) ഇവിടെയും അനുവദനീയമായത് എന്ന് വിശേഷിച്ചിട്ടില്ല. സത്യവിശ്വാസികളോട് നന്ദി ചെയ്യുവിൻ എന്ന് കൽപിച്ച തിന്റെ സ്ഥാനത്ത് ഇവിടെ സൽകർമം പ്രവർത്തിക്കുവിൻ എന്നുമാണ് പറഞ്ഞിരിക്കുന്നത.് ഒരേ വിഷയം തന്നെയാണെങ്കിലും അത് ആരെ അഭിമുഖീകരിച്ചുകൊണ്ട് പറയുന്നു വോ അവരുടെ സ്ഥിതിഗതികൾ കണക്കിലെടുത്തു കൊണ്ട് അവതരിപ്പിക്കലും, യോജിച്ച ചില നിർദ്ദേശങ്ങളും സൂചനകളും അതോടൊപ്പം നൽകലും ക്വു പതിവാകുന്നു. ബാഹ്യാവസ്ഥ നോക്കുമ്പോൾ നിയമാനുസൃതമാകാമെങ്കിലും, യഥാർത്ഥത്തിൽ വല്ല ദോഷവും കലർന്നിരിക്കുവാൻ ഇടയുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കേണ്ടതാണെന്ന് മുകളിൽ സൂചിപ്പിച്ചുവല്ലോ. സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഭക്ഷ്യ വസ്തുക്കളിൽ മാത്രമല്ല, എല്ലാ വസ്തുക്കളിലും ഇത് ഗൗനിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. നബി അരുളിച്ചെയ്യുന്നു: നിശ്ചയമായും, അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതല്ലാതെ അവൻ സ്വീകരിക്കുകയുമില്ല. റസൂലുകളോട് തന്നെ അല്ലാഹു സത്യവിശ്വാസികളോടും കൽപിച്ചിരിക്കു ന്നു. അതായത്, (റസൂലുകളോട്)അവൻ പറഞ്ഞു: الخ الطَّي (ഹേ റസൂലുകളേ, നിങ്ങൾ വിശിഷ് ട വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുവിൻ. സ ൽകർമം പ്രവർത്തിക്കുകയും ചെയ്യുവിൻ...)എന്ന്. (സത്യവിശ്വാസികളോട്)അവൻ പറഞ്ഞു: الخ (ഹേ, വിശ്വസിച്ചവരേ, നിങ്ങൾക്ക് നാം നൽകിയിട്ടുള്ള വിശിഷ്ട വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുവിൻ..) എന്നും. (തിരുമേ നി തുടർന്നു:) ജടമൂടിയും, പൊടിയാടിയും കൊണ്ട് മനുഷ്യൻ ദീർഘയാത്ര ചെയ്യും . അവന്റെ ഭക്ഷണമാകട്ടെ, അവന്റെ പാനീയമാകട്ടെ, അവന്റെ വസ്ത്രമാകട്ടെ ഹറാമും (നിഷിദ്ധവും)ആയിരിക്കും. അവൻ അന്നമൂട്ടി വളർത്തപ്പെട്ടിരിക്കുന്നതും ഹറാമുകൊണ്ടായിരിക്കും. അവൻ ആകാശത്തേക്ക് എന്റെ റബ്ബേ എന്ന് കൈനീട്ടും, അപ്പോൾ, അതിന് എങ്ങിനെയാണ് അവന്ന് ഉത്തരം കിട്ടുക?! (അ:മു:തി.)
2:173

إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيۡرِ ٱللَّهِۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ

(173) ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്ത വർക്ക് വേണ്ടി ശബ്ദം ഉയർത്തപ്പെട്ട (അറുക്കപ്പെട്ട) തും മാത്രമേ അവൻ നിങ്ങൾക്ക് ഹറാമാക്കി ധ നിഷിദ്ധ മാക്കി പ യിട്ടുള്ളൂ. എന്നാൽ, (നിയ മലംഘനം) കാംക്ഷിക്കുന്നവനല്ലാ തെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിർബന്ധിതനാകുന്ന പക്ഷം, അവന്റെ മേൽ (അതിൽ) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്. (173) അവൻ നിഷിദ്ധമാക്കിയിട്ടുള്ളത് നിങ്ങൾക്ക് ശവം(മാത്രം) َ م َّ َ و രക്തവും മാംസവും പന്നിയുടെ و َ م َ ا യാതൊന്നും لَّ അതുകൊണ്ട് (അതുമൂലം) ശബ്ദമുയർത്തപ്പെട്ടിരിക്കുന്നു, ഉറക്കെ ശബ്ദിക്കപ്പെട്ടിരിക്കുന്നു اللها അല്ലാഹു അല്ലാത്തവർക്കായി ف َ م َ ن ِ എന്നാൽ വല്ലവനും നിർബന്ധത്തിലകപ്പെട്ടു (നിർബന്ധിതനായി) ب َ اغٍ غ َ ير ْ َ കാംക്ഷിക്കുന്നവനല്ലാത്തനിലയിൽ, ധിക്കാരം ചെയ്യുന്നവനല്ലാതെ അതിക്രമം ചെയ്യുന്ന (അതിരുവിട്ട)വനുമല്ലാതെ എന്നാൽ കുറ്റമില്ല, പാപമില്ല അവന്റെ മേൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ر َ ح ِ കരുണാനിധിയാണ്. മനുഷ്യരെ പൊതുവായും, സത്യവിശ്വാസികളെ പ്രത്യേകമായും സംബോ ധന ഭൂമിയിലെ വിശിഷ്ട വസ്തുക്കളെ ഭക്ഷിക്കുവാൻ അനുവദിച്ചുകൊടുത്ത അനുഗ്രഹത്തിന് അവർ നന്ദി ചെയ്വാനും, പിശാചി നെ പിൻപറ്റിക്കൊണ്ട് ആ അനുഗ്രഹത്തെ അവഗണിക്കാതിരിക്കുവാനും കൽപിച്ച ശേഷം, വളരെ കുറഞ്ഞ വസ്തുക്കളെ മാത്രമേ യഥാർത്ഥത്തിൽ അല്ലാഹു നിയമവിരുദ്ധമാക്കിയിട്ടുള്ളൂവെന്നും, അവ ഇന്നതൊക്കെയാണെന്നും ഈ വചനത്തി ൽ അല്ലാഹു അറിയിക്കുന്നു. നിരോധിച്ച വസ്തുക്കൾ ആകെ നലെണ്ണമാണുള്ളത്. ഇൗ വചനത്തിന് പുറമെ, സുറഃ 4-ലും 145-ലും നഹ്ൽ 1 15-ലും ഈ വിഷയം പ്രസ്താവിച്ചിട്ടുണ്ട്. ഈ വചനത്തിലുള്ളതുപോലെ, പ്രത്യേക വിശദീകരണ മൊന്നും കൂടാതെയാണ് സൂറത്തുന്നഹ്ലിലെ ആയത്തും ഉള്ളത്. ആയത്തുകളിൽ വിഷയം കുറേകൂടി വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവിടെ ഒരു ചുരുങ്ങിയ വിവരണം കൊണ്ട് മതിയാക്കി കൂടുതൽ വിവരം നമുക്ക് ആ രണ്ട് സൂറത്തുകളിലേക്കും നീട്ടിവെക്കാം. ومن الله التوفيق (1)നിഷിദ്ധമാക്കപ്പെട്ട വസ്തുക്കൾ ഇവയാകുന്നു: (ശവം) അറവു കൊണ്ടല്ലാതെ - രോഗം - ജീവൻ നഷ്ടപ്പെട്ട എല്ലാ ശവങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, സമുദ്രത്തിൽ നിന്നും വേട്ടയാടി പിടിക്കപ്പെടുന്ന വസ്തുക്കൾ ഇതിൽ നിന്നും ഒഴിവാണെന്ന് 99-ൽ നിന്നും, മൽസ്യവും വെട്ടുകിളിയും ഒഴിവാണെന്ന് ഹദീഥുകളിൽനിന്നും വ്യക്തമാകുന്നത് കൊണ്ട് കരജീവികളുടെ ശവമാണ് ഉദ്ദേശ്യമെന്ന് മനസ്സിലാക്കാം. നബി പറയുന്നു: രണ്ട് ശവങ്ങളും രണ്ട് രക്തങ്ങളും നമുക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. അതായത്. മൽസ്യവും വെട്ടുകിളിയും, കരളും പ്ളീഹയും (അ;ജ;ഹാ;) ജാബിർ (റ) ഉദ്ധരിച്ച ഒരു പ്രസിദ്ധ സംഭവത്തിൽ, സമുദ്രത്തിൽ നിന്നു കരക്കടിഞ്ഞ ഒരു ചത്ത തിമിംഗലെ ത്ത സ്വഹാബികൾ ഭക്ഷിച്ചതായും നബി അതിനെ അനുകൂലിച്ചതായും ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചിരിക്കുന്നു. (2) َّ م രക്തം മാംസത്തിൽ പറ്റിപിടിച്ചു നിൽക്കുന്ന രക്തത്തിന് വിരോധമില്ലെന്നും ഒഴുകി വരുന്ന രക്തമാണ് വിരോധിക്കപ്പെട്ടിരിക്കുന്നതെ ന്നും സൂറഃ 145-ാം ആയത്തിൽ നിന്നും മനസ്സിലാക്കാം. അവിടെ مسفوح (ഒഴുക്കപ്പെട്ടത്) എന്ന് രക്തത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. (3) (പന്നിമാംസം) സാധാരണ നിലക്ക് ഭക്ഷിക്കപ്പെടാറുള്ള മാംസമായതുകൊണ്ട് മാംസം എന്ന് പറഞ്ഞുവെങ്കിലും പന്നിയുടെ എല്ല് മു തലായ അംശങ്ങളും വിരോധിക്കപ്പെട്ടതു തന്നെ. പന്നിയെ നിഷിദ്ധമാക്കുവാൻ കാരണം അത് മ്ളേച്ഛമായ ഒരു വസ്തുവാണ് എന്ന് പറയുന്നുണ്ട്. പന്നി അറുക്കപ്പെട്ടതായാലും അല്ലെങ്കിലും നിഷിദ്ധം തന്നെ. (4) ا َ م َّل اللها (അല്ലാഹു അല്ലാത്തവർക്ക്വേണ്ടി ശബ്ദം ഉയർത്തപ്പെട്ടത്). അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും - അത് വിഗ്രഹങ്ങളോ മഹാൻമാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരിനാമത്തിലോ, അവരുടെ പ്രീതിക്കുവേണ്ടിയോ അറുക്കപ്പെട്ടത് എന്നാണിത്കൊണ്ട് വിവക്ഷ. അല്ലാഹു അല്ലാത്തവർക്ക് നേർച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളിൽ വെച്ച് അറുക്കപ്പെട്ടതുമെല്ലാം അറുക്കപ്പെട്ടത് എന്ന ഉദ്ദേശ്യത്തിൽ لَّ م َ ا (ശബ്ദം ഉയർത്തപ്പെട്ടത്)എന്ന വാക്ക് പ്രയോഗിച്ചതിനെപ്പറ്റി വ്യാഖ്യാതാക്കൾ പ്രസ്താവിച്ചതിന്റെ സാരം ഇബ്നു ജരീർ(റ) പറയുന്നത് കാണുക: لَّ م َ ا എന്ന് പറയുവാൻ കാരണം അവർ (മുശ്രിക്കുകൾ) തങ്ങളുടെ ദൈവങ്ങൾക്ക് വഴിപാടാക്കപ്പെട്ടിരുന്ന വസ്തുക്കളെ അറുക്കുവാൻ ഉദ്ദേശിക്കുമ്പോൾ, ആ ദൈവങ്ങളുടെ പേരുകൾ പറയുകയും അത് ഉച്ചത്തിൽ ശബ്ദിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ പതിവായിപ്പോന്ന് അവസാനം (ദൈവങ്ങളുടെ)പേരുപറഞ്ഞോ പറയാതെയോ, ഉച്ചത്തിൽ ശബ്ദിച്ചോ അല്ലാതെയോ അറുക്കുന്ന എല്ലാവർക്കും م ُ ه ِ لّ (ശബ്ദം ഉയർത്തുന്നവൻ)എന്ന് പറയപ്പെട്ടുവന്നു. ا َ م َّل اللها (അല്ലാഹു അല്ലാത്തവർക്ക് വേണ്ടി ശബ്ദം ഉയർത്തപ്പെട്ടത്) എന്ന് അല്ലാഹു പറഞ്ഞതിലെ ശബ്ദം ഉയർത്തൽ ( إه ْ لال )കൊണ്ട് വിവക്ഷ ഇതാണ്. ഹജ്ജിലോ ഉംറഃയിലോ തൽബിയത്ത് പറയുന്നവൻ ശബ്ദം ഉയർത്താറുള്ളത് കൊണ്ട് അവനെപ്പറ്റി م ُ ه ِ لّ (ശബ്ദം ഉയർത്തുന്നവർ എന്ന് പറയുന്നതും, ശിശു ജനിക്കുമ്പോൾ അത് ഒച്ചയിട്ട് കര യുന്നതിനും, മഴ നിലത്ത് വീണ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിനും لالƒاس (ശബ്ദം ഉയർത്തിക്കാട്ടുക) എന്ന് പറയുന്നതും ഈ കൂട്ടത്തിൽപെട്ടതാണ്. ഇബ്നു ജരീർ (റ)ന്റെ പ്രസ്താവനയിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയും: അറുക്കുമ്പോൾ ആരുടെ പേര് പറഞ്ഞുവെന്നല്ല നോക്കേണ്ടത്. ആർക്ക് വേണ്ടിയാണ് - ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ്-അറുക്കപ്പെടുന്നത് എന്നാണ് നോക്കേണ്ടത്. അല്ലാഹു അല്ലാത്ത ആരു ടെ പേരിലോ "ആരുടെ പ്രീതിക്കോ' ആർക്ക് നേർച്ച വഴിപാടായോ അറുക്കെ പ്പട്ടാലും, അതെല്ലാം ഈ വാക്കിൽ ഉൾപ്പെടുന്നതും ഭക്ഷിക്കുവാൻ പാടില്ലാത്തതുമാകുന്നു . അല്ലാഹു അല്ലാത്തവരിൽ വിഗ്രഹങ്ങളും, മഹാൻമാരും, ദേവീദേവൻമാരും, വിശിഷ്ടൻമാരും, നികൃഷ്ടൻമാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്തുക്കളും ഉൾപ്പെടുന്നതാണ്. അലി (റ)യിൽ നിന്ന് മുസ്ലിം (റ) ഉദ്ധരിച്ച ഒരു നബി വചനത്തിൽ اللها ريغل حبذ نم اللها نعلو (അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുത്തവനെയും അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തി ൽ ഇമാം നവവീ (റ) ഇപ്രകാരം പ്രസ്താവിച്ചത് കാണാം. അല്ലാഹു അല്ലാത്ത വർക്ക് വേണ്ടി അറുക്കുക എന്നത് കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കുക എന്നാകുന്നു. അതായത്, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ(അ)ക്കോ, ഈസാ(അ)ക്കോ, മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. തെല്ലാം ഹറാമാകുന്നു. ഈ അറുക്കപ്പെട്ടത് (ഭക്ഷിക്കൽ) അനുവദനീയവുമല്ല. അറുത്തവ ൻ മുസ്ലിമോ, ക്രിസ്ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. (റ) അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ആൾക്കാർ(പണ്ഡിതൻമാർ) അതിൽ ഹജ്ജിലും ഉംറഃയിലും الل ّ َ എന്ന ദിക്ർ ചൊല്ലപ്പെടാറുള്ളതിനാണ് തൽബിയത്ത്( എന്നു പറയുന്നത് മാസപ്പിറവി കണ്ടു വിളിച്ചു പറയുന്നതിലും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അത് കുഫ്റു (അവിശ്വാസവു)മാണ്. അറുത്തവൻ മുമ്പ് മുസ്ലിമായിരുന്നാൽ അവനിപ്പോൾ മതഭ്രഷ്ടനാകുകയും ചെയ്തു ( من شرح مسلم ) സുൽത്താന്റെ (ഭരണാധിപന്റെ)സ്വീകരണവേളയിൽ, അദ്ദേഹത്തിന്റെ സാമീപ്യം ഉദ്ദേശിച്ച് കൊണ്ടുള്ള അറവ് ഹറാമാണെന്നും അത് അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കപ്പെട്ട ( ا َ م َّل اللها )തിൽ പെടുമെന്നും, അദ്ദേഹത്തിന്റെ വരവിലുള്ള സന്തോഷപ്രകടനമെന്ന നിലക്കാണെങ്കിൽ വിരോധമില്ലെന്നുമുള്ള ചില അഭിപ്രായ ങ്ങളും തുടർന്ന് കൊണ്ട് നവവീ(റ) ഉദ്ധരിച്ചു കാണാം. അപ്പോൾ, അറുക്കുമ്പോൾ അല്ലാഹുവിന്റെ പേര് പറഞ്ഞു അറുത്താൽതന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടെയൊ വസ്തുവിന്റെയോ ബഹുമാനാർത്ഥം അറുക്കുന്നതും ണന്ന് ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. ഈ വചനത്തിൽ പ്രസ്താവിച്ച നാ ല് വസ്തുക്കൾക്ക് പുറമെയാണെന്ന് ബാഹ്യത്തിൽ തോന്നാവുന്നതും, വാസ്തവത്തി ൽ ഈ നാലിൽ തന്നെ ഉൾപ്പെടുന്നതുമായ ചില ഇനങ്ങളെപ്പറ്റി സൂറഃ ലും, ഇവക്ക് പുറമെ നബി ചില വസ്തുക്കളെക്കുറിച്ച് വിരോധിച്ചതായി ഹദീഥുകളിലും കാണാം. ആദ്യത്തെതിനെപ്പറ്റി 4-ന്റെയും, രണ്ടാമത്തേതിനെപ്പറ്റി 145- ന്റെയും വ്യാഖ്യാനത്തിൽ നമുക്ക് സംസാരിക്കാം. ഈ നാലു വസ്തുക്കളും നിഷിദ്ധങ്ങളാകകൊണ്ട് അവ ഉപയോഗിക്കുന്നത് അല്ലാഹുവിന്റെ അടുക്കൽ ശിക്ഷാർഹമായ പാപമാണെന്ന് പറയേണ്ടതില്ല. എന്നാൽ, നിർബന്ധിതാവസ്ഥ നേരിടുന്ന പക്ഷം, അപ്പോൾ അവ ഉപയോഗിക്കുന്നതിന് തെറ്റില്ലെന്ന് അല്ലാഹു അറിയിക്കുന്നു. സഹിക്കവയ്യാത്ത വിശപ്പോ ദാഹമോ ഉണ്ടാകുകയും ഇവയിൽ ഏതെങ്കിലുമല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുക എന്നത്രെ നിർബന്ധിതാവസ്ഥ കൊണ്ടുദ്ദേശ്യം. പക്ഷേ, ഇതിലും ചില ഉപാധികളുണ്ട്. നിയമത്തെ ലംഘിക്കുവാൻ ആഗ്രഹിച്ചുകൊണ്ടാവരുത്. ആവശ്യത്തിൽ കവിഞ്ഞുകൊണ്ടുമാവരുത്. അഥവാ നിഷിദ്ധ വസ്തുക്കളെ ഉപയോഗിക്കുവാൻ സ്വന്തം നിലക്ക് ആഗ്രഹം തോന്നാതിരിക്കുകയും, അസഹനീയമായ വിഷമത്തിൽ നി്ന്ന് മോചനം ലഭി ക്കുവാനുള്ള അളവിൽ കവിയാതിരിക്കുകയും വേണം. ഇസ്ലാമിക ഭരണകൂടത്തിനെതിരി ൽ രാജ്യദ്രോഹം നടത്തുക, കൊള്ളയും കവർച്ചയും നടത്തുക മുതലായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് നിമിത്തമാണ് നിർബന്ധിതാവസ്ഥ നേരിട്ടതെങ്കിൽ, ഈ ആനുകൂല്യം അങ്ങിനെയുള്ളവർക്ക് ബാധകമാകുന്നതല്ലെന്ന് ഈ ഉപാധികളെ വ്യാഖ്യാനിച്ചുക്കൊണ്ട് ചില മഹാൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ , ഇത്തരം അക്രമ പ്രവർത്തനങ്ങൾ തെറ്റായത് കൊണ്ട് ഒരാൾ അയാളുടെ ജീവനെ പട്ടിണി യിട്ട് കൊല്ലുകയെന്ന തെറ്റ് ഇല്ലാതാകുന്നു. അത്കൊണ്ട് നിർബന്ധിതാവസ്ഥയിലുള്ള ഈ ആനുകൂല്യം അവർക്കും ബാധകം തന്നെയാണെന്നുമാണ് ഇബ്നു ജരീർ(റ) മുതലായവരുടെ അഭിപ്രായം. ഈ ആനുകൂല്യത്തെയും ഉപാധിയെയും സം ബന്ധിച്ച് ആയത്തിലെ വാചകം ഇപ്രകാരമാകുന്നു اللها (എന്നാൽ, ആരെങ്കിലും കുറ്റത്തിലേക്ക് ചായ്വ് കാണിക്കാതെ കഠിന വിശപ്പിലായി നിർബ്ബന്ധിതനായാൽ, അപ്പോൾ അല്ലാഹു നിശ്ചയമായും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു)
2:174–176

إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلۡكِتَٰبِ وَيَشۡتَرُونَ بِهِۦ ثَمَنٗا قَلِيلًا أُوْلَـٰٓئِكَ مَا يَأۡكُلُونَ فِي بُطُونِهِمۡ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٌ

أُوْلَـٰٓئِكَ ٱلَّذِينَ ٱشۡتَرَوُاْ ٱلضَّلَٰلَةَ بِٱلۡهُدَىٰ وَٱلۡعَذَابَ بِٱلۡمَغۡفِرَةِۚ فَمَآ أَصۡبَرَهُمۡ عَلَى ٱلنَّارِ

ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلۡكِتَٰبَ بِٱلۡحَقِّۗ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِي ٱلۡكِتَٰبِ لَفِي شِقَاقِۭ بَعِيدٖ

(174) നിശ്ചയമായും വേദഗ്രന്ഥ ത്തിൽ നിന്ന് അല്ലാഹു അവതരി പ്പിച്ചതിനെ മറച്ചുവെക്കുകയും, അതിന് (പകരം)അൽപമായ വില വാങ്ങുകയും ചെയ്യുന്നവർ, അക്കൂട്ടർ - അവരുടെ വയറുകളിൽ (നരക) അഗ്നിയല്ലാതെ തിന്നു (നിറക്കു) ന്നില്ല. ക്വിയാമത്തുനാളിൽ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല; അവരെ സംസ്കരി (ച്ചുശുദ്ധമാ) ക്കുകയുമില്ല; അവർക്ക് വേദന യേറിയ ശിക്ഷയുമുണ്ടായിരിക്കും. (175) അക്കൂട്ടർ, സൻമാർഗത്തിന് (പകരം)ദുർമാർഗവും പാപമോ ചനത്തിന്(പകരം) ശിക്ഷയും വാങ്ങി യവരത്രെ. അപ്പോൾ നരകത്തെപ്പറ്റി അവർക്ക് (ഇത്രയേറെ) സഹനമു ണ്ടാക്കിയതെന്താണ് (176) വേദഗ്രന്ഥത്തെ അല്ലാഹു യഥാർത്ഥ (മുറ)പ്രകാരം അവതരിപ്പി ച്ചിരിക്കുന്നതുകൊണ്ടത്രെ അത്. ധ അതാണ് ഈ കടുത്ത ശിക്ഷക്ക് കാരണം പ വേദഗ്രന്ഥത്തിൽ ഭിന്നാഭി പ്രായം കാണിച്ചവരാകട്ടെ, നിശ്ചയ മായും, വിദൂരമായ കക്ഷി പിരിവിൽ തന്നെയാകുന്നു. (174) َّ/ا നിശ്ചയമായും യാതൊരു കൂട്ടർ അവർ മറച്ചു (മൂടി)വെക്കും اللها അല്ലാഹു അവതരിപ്പിച്ചതിനെ (വേദ)ഗ്രന്ഥത്തിൽ നിന്ന്, ഗ്രന്ഥത്തിൽപെട്ടതായി അവർ വാങ്ങുകയും ചെയ്യും ب ِ ه ِ അതിന് (പകരം) വില ق َ ل ِ يلا അൽപമായ കൂട്ടർ അവർ തിന്നുന്നില്ല م ْ في ِ+ب ُ ط ُ و അവരുടെ വയറുകളിൽ الن അഗ്നിയല്ലാതെ അവരോട് സംസാരിക്കുകയില്ല ُ َّ اللها അല്ലാഹു ക്വിയാമത്തുനാളിൽ അവരെ സംസ്കരിക്കുക(ശുദ്ധമാക്കി ُ و َ ل َ അവർക്കുണ്ട് താനും വേദനയേറിയ ശിക്ഷ (175) َ/ا അവർ യാതൊരുകൂട്ടരാണ് അവർ വാങ്ങി Œالض َّ لا വഴിപിഴവ്, ദുർമാർഗം നേർമാർഗത്തിന് (പകരം) ശിക്ഷയെയും പാപമോചനത്തിന്(പകരം), പൊറുക്കുന്നതിന് അപ്പോൾ അവർക്ക് സഹനമുണ്ടാക്കിയതെന്ത് َ ഹ الن ّ َ ار ِ ع َ നരകത്തെക്കുറിച്ച് (176) ذ َ ل ِ ك َ അത് اللها അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് ഗ്രന്ഥം ഇറക്കി (എന്നത്) യഥാർത്ഥപ്രകാരം, മുറയനുസരിച്ച് നിശ്ചയമായും യാതൊരുകൂട്ടർ അവർ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു (വേദ)ഗ്രന്ഥത്തിൽ കക്ഷിത്തത്തിൽ തന്നെ ب َ ع ِ يد ٍ വിദൂരമായ അവതരണ സന്ദർഭം നോക്കുമ്പോൾ നബി തിരുമേനി യുടെ സത്യതയെ സ്ഥാപിച്ചും പ്രവചിച്ചുംകൊണ്ട് തൗറാത്തിലും ഇൻജീലിലും വന്നിട്ടുള്ള സത്യങ്ങളെ ജനങ്ങൾക്ക് വെളിവാക്കിക്കൊടുക്കാതെ മൂടിവെക്കുന്ന വേദക്കാരായ പണ്ഡിതൻമാരെവിശേഷിച്ചും യഹൂദി പണ്ഡിതൻമാരെ -സംബന്ധിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കപ്പെടുന്നത്. പക്ഷേ, ഈ വചനങ്ങളിലെ വാചകങ്ങൾ പരിശോധിക്കുമ്പോഴും, അവതരണ കാരണം പ്രത്യേകമായിരുന്നാലും വിധി പൊതുവായിരിക്കുമെന്ന തത്വപ്രകാരവും ഈ വചനങ്ങൾ അവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിക്കൂടാ. വേദവിജ്ഞാനങ്ങളും മതസത്യങ്ങളും അറിഞ്ഞുകൊണ്ട് - എന്തെങ്കിലും കാര്യലാഭങ്ങളെയും, സ്വാർത്ഥ താൽപര്യങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് - മൂടിവെക്കുന്ന എല്ലാവർക്കും ബാധകമാണ് ഈ താക്കീ തുകൾ എന്നതിൽ സംശയമില്ല. ഈ ദുഃസ്സമ്പ്രദായത്തിന്റെ ഭയങ്കരത എത്രമാത്രമാണെന്ന് ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത് നോക്കുക: 1) അല്ലാഹു വേദഗ്രന്ഥത്തിൽ അവതരിപ്പിച്ചതിനെയാണവർ മൂടിവെക്കുന്നത്. ത് അല്ലാഹുവിനോട് ചെയ്യുന്ന ധിക്കാരമാണല്ലോ. (2) മൂടിവെക്കുന്നതിന് പകരം അവർക്ക് ലഭിക്കുന്ന വില - അതിന് പകരം ലഭിക്കുന്ന നേട്ടംകേവലം തുച്ഛവും നിസ്സാരവുമായിരിക്കും. ഐഹികമായ ലാഭങ്ങളോ താൽകാലിക നേട്ടങ്ങളോ മാത്രമാണ് ഈ കൃത്യത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഐഹികമായ നേട്ടങ്ങൾ എത്ര തന്നെ വമ്പിച്ചതായിരുന്നാലും അത് കേവലം നിസ്സാരം തന്നെയായിരിക്കും. (ഇഹലോക ജീവിതത്തിന്റെ സുഖസൗകര്യം പരലോകസുഖത്തെ അപേക്ഷിച്ച് തുച്ഛമല്ലാതെ ഇല്ല. (തൗബ : 3 8) (3) ധനസമ്പാദനവും നേതൃത്വമോഹവും ഉദരപൂരണവുമായിരിക്കുമല്ലോ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. വാസ്തവത്തിൽ അത് അഗ്നികൊണ്ട് വയറു നിറക്കലാണ്. അഥവാ അതിന്റെ പേരിൽ അവർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഓരോ ന്നും പരലോകത്തിൽ അവരെ നരകാഗ്നിക്ക് ഇരയാക്കുകയാണ് ചെയ്യുന്നത് (4) അത്തരക്കാർ ഇവിടെ വലിയ നേതാക്കളും വമ്പന്മാരുമായി അഭിനയിക്കുന്നവരായിരിക്കുമെങ്കിലും അല്ലാഹുവിന്റെ മുമ്പിൽ അവർ നിന്ദ്യരും വെറുക്കപ്പെട്ടവരുമായിരിക്കും. അതിനാൽ, ക്വിയാമത്തുനാളിൽ അല്ലാഹു വരോട് ഇതിലധികം നിന്ദ്യത മറ്റെന്താണുള്ളത് (5) അവരുടെ ദയനീയതയോ നിസ്സഹായതയോ പരിഗണിച്ച് അവരെ ഏതെങ്കിലും വിധേന നന്നാക്കി എടുക്കുവാനോ, അവർക്ക് പരിശുദ്ധി നൽകു വാനോ അല്ലാഹു തയ്യാറാകുന്നതുമല്ല. (6) ഇതിനെല്ലാം പുറമെ, വേദനയേറിയ ശിക്ഷയും, അഥവാ കഠിനകഠോ രമായ നരകശിക്ഷയും ! സത്യം ഇന്ന പ്രകാരമാണെന്ന് അറിയാതെയും, അന്വേഷിക്കാതെയും വഴിപി ഴച്ചു പോകുന്നതിനെക്കാൾ ഗൗരവപ്പെട്ടതാണ് ഇക്കൂട്ടരുടെ വഴിപിഴവ്. സത്യം റിഞ്ഞിട്ടും കൽപിച്ചു കൂട്ടി ഒളിച്ചുവെക്കുകയാണിവർ ചെയ്യുന്നത്. അതും തുച്ഛമായേ നട്ടങ്ങൾക്ക് വേണ്ടി. അപ്പോൾ, സൻമാർഗം വിറ്റു ദുർമാർഗം വിലക്കുവാങ്ങുകയും, അല്ലാഹുവിങ്കൽ നിന്ന് പാപമോചനം ലഭിക്കുവാനുള്ള മാർഗങ്ങൾ കൊട്ടി അടച്ചു അതിന് പകരം അവന്റെ ശിക്ഷ കൈനീട്ടി വാങ്ങുകയുമാണ് വാസ്തവത്തിൽ ഈ പ്രവർത്തനം മുഖേന സംഭവിക്കുന്നത്. നരക ശിക്ഷ എത്രതന്നെ കഠിനകഠോരമായാലും അത് ഞങ്ങൾ സഹിച്ചും ക്ഷമിച്ചും കൊള്ളാം. താൽക്കാലികമായ ഈ കാര്യലാഭങ്ങളാണ് അതിനെക്കാൾ തങ്ങൾക്ക് പ്രിയംകരമായത് എന്ന ഭാവമാണല്ലോ ഇവരിൽ നിന്ന് പ്രകടമാകുന്നത്. അതാണ് അല്ലാഹു ചോദിക്കുന്നത്, ഇവർക്ക് നരകത്തെപ്പറ്റി ഇത്ര സഹനം നൽകിയത് എന്താണ്? എന്ന്. ഇക്കാര്യം ഇത്രത്തോളം ഭയങ്കര പാതകമാകുവാനുളള മർമപ്രധാനമായ കാരണങ്ങളാണ് അവസാനത്തെ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അതായത് : അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് യഥാർത്ഥ മുറയനുസരിച്ചാണ്. അതിലുള്ളതെല്ലാം തെ ന്നയാണ് യഥാർത്ഥം. അത് വിവരിക്കേണ്ടുന്ന മുറപ്രകാരം തന്നെ അതിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ, അതിൽ നിന്ന് വല്ലതും ഒളിപ്പിച്ചുവെക്കുന്നത് യഥാർത്ഥത്തിൽ വേദഗ്രന്ഥത്തിന്റെ നിഷേധവും അല്ലാഹുവിന്റെ ലക്ഷ്യത്തെ അവതാളപ്പെടുത്തലുമാണ്. വേദഗ്രന്ഥത്തിൽ ഭിന്നിപ്പും ഭിന്നാഭിപ്രായവും ഉണ്ടാക്കുന്ന ഇവർ അല്ലാഹുവിന്റെ എതിർകക്ഷിയായി അവനെതിരിൽ മൽസരം നടത്തുകയാണ് ചെയ്യുന്നത്. ഇതാകട്ടെ, വിജയ സാധ്യതയിൽ നിന്നും, ന്യായ സാധുതയിൽ നിന്നും അതിവിദൂരംതന്നെ! വിഭാഗം -
2:177

۞لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَـٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلۡمَالَ عَلَىٰ حُبِّهِۦ ذَوِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينَ وَٱبۡنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِي ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلۡمُوفُونَ بِعَهۡدِهِمۡ إِذَا عَٰهَدُواْۖ وَٱلصَّـٰبِرِينَ فِي ٱلۡبَأۡسَآءِ وَٱلضَّرَّآءِ وَحِينَ ٱلۡبَأۡسِۗ أُوْلَـٰٓئِكَ ٱلَّذِينَ صَدَقُواْۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ

(177) നിങ്ങൾ നിങ്ങളുടെ മുഖ ങ്ങളെ ഉദയസ്ഥാനത്തിന്റെയും, സ്തമയ സ്ഥാനത്തിന്റെയും നേർക്ക് ധ കിഴക്കോട്ടും പടിഞ്ഞാറോട്ടും പ തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാൻ എന്നാൽ യാതൊ രുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്ര അവൻ വിശ്വസിച്ചു; ധനം - അതി നോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവർക്കും, അനാഥ(കുട്ടി)കൾക്കും, അഗതികൾക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവർക്കും അടിമ കളുടെ വിഷയത്തിലും അവൻ കൊടുക്കു കയും ചെയ്തു; നമസ് കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാർ ചെയ്താൽ, തങ്ങളുടെ കരാർ നിറ വേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്റെ അവസ രത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞ വർ, അക്കൂട്ടർ തന്നെയാണ് സൂക്ഷ്മ തയുള്ള (ഭയഭക്തരായുള്ള) വരും. (177) ْ س َ ഠ ل َ അല്ല َّ ِ بر ْ لا പുണ്യം, നൻമ ت ُ و َ ل ّ ُوا أ َ ن ْ നിങ്ങൾ തിരിക്കൽ നിങ്ങളുടെ മുഖങ്ങളെ ق ِ ب َ ل َ നേരെ, നേർക്ക് ഉദയസ്ഥാനത്തിന്റെ, കിഴക്കിന്റെ അസ്തമയസ്ഥാനത്തി(പടിഞ്ഞാറി)ന്റെയും പക്ഷേ, എങ്കിലും, എന്നാൽ َّ ِ بر ْ لا പുണ്യം, പുണ്യവാൻ, നന്മ, നന്മ ചെയ്യുന്നവൻ م َ ن ْ യാതൊരുവനാണ്, യാതൊരുവന്റെയാണ് آم َ ن َ അവൻ വിശ്വസിച്ചു ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും ِ ك َ ة ِ ’لا َ م ْ لا َ و മലക്കുകളിലും (വേദ)ഗ്രന്ഥത്തിലും و َ الن പ്രവാചകൻമാരിലും َ “آ َ و അവൻ കൊടുക്കുകയും ചെയ്തു َ لا َ م ْ لا ധനം അതിനോട് പ്രിയത്തോടെ അടുത്ത(കുടുംബ) ബന്ധം ഉള്ളവർക്ക് അനാഥകൾക്ക് അഗതികൾക്കും الس വഴിപോക്കനും الس َّ ا ചോദിക്കുന്നവർക്കും الر അടിമകളിലും അവൻ നിലനിറുത്തുകയും ചെയ്തു الص َّ لاة َ നമസ്കാരം َ “الز അവൻ സകാത്ത് കൊടുക്കുകയും (ചെയ്തു) നിറവേറ്റുന്നവരും തങ്ങളുടെ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ ക്ഷമിക്കുന്നവരും (വിശേഷിച്ച്) വിഷമതയിൽ, ദുരിതാവസ്ഥയിൽ و َ الض َّ ر ّ َ اء ِ കഷ്ടപ്പാടിലും സങ്കടത്തിന്റെ (യുദ്ധത്തിന്റെ)അവസരത്തിലും അക്കൂട്ടർ സത്യം പറഞ്ഞവരത്രെ അക്കൂട്ടർ ഘ അവർ(തന്നെ) സൂക്ഷ്മതയുള്ളവർ, ഭയഭക്തൻമാർ. ب ِ ر ّ (ബിർറ്) എന്നാൽ പുണ്യം, നല്ലകാര്യം എന്നൊക്കെയാണ് അർത്ഥം. പുണ്യവാ ൻ നന്മ ചെയ്യുന്നവൻ എന്നീ അർത്ഥങ്ങളിലും അതേ വാക്ക് ഉപയോഗിക്കപ്പെടും. ഈ വചനത്തിലും താഴെ 189-ാം വചനത്തിലും ഈ രണ്ടർത്ഥത്തിൽ അത് ഉപയോഗിച്ചിരിക്കുന്നു. ഇതുപോലെയുള്ള മറ്റൊരു പദമാണ് ل ع َ د ْ (അദ്ൽ). നീതി എന്നൂം നീതിമാൻ എന്നുമുള്ള അർത്ഥങ്ങളിൽ ഇതും ഉപയോഗിക്കാറുണ്ട്. ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും നേരെ തിരിയുക - കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയുക-എന്ന് പറഞ്ഞത് ക്വിബ്ലഃ മാറ്റ ത്തെച്ചൊല്ലി വേദക്കാർ പുറപ്പെടുവിച്ച ആക്ഷേപങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചിലരും, അത ല്ല, ഉപമാലങ്കാര രൂപത്തിൽ പറഞ്ഞതാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു കാ ണാം. രണ്ടായാലും ഈ വചനത്തിലടങ്ങിയ ആശയത്തിന്റെ ചുരുക്കം ഇതാണ്; ഒരു നി ശ്ചിത ഭാഗത്തേക്ക് തിരിയുകപോലെയുള്ള ചില ബാഹ്യമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്കൊണ്ട് ഒരാൾ പുണ്യവാനും സദ്വൃത്തനും ആകുന്നതല്ല. ഇന്ന ഭാഗത്തേക്ക് തിരിയണമെന്ന് അല്ലാഹു കൽപിക്കുമ്പോൾ അത് നിർബന്ധമായിത്തീരുന്നുവെന്നല്ലാതെ, അതുകൊണ്ട് മാത്രം പുണ്യം നേടുക സാധ്യമല്ല. ഒരാൾ പുണ്യവാനായിത്തീരണമെങ്കിൽ, അവൻ വിശ്വസിക്കേണ്ടുന്ന കാര്യങ്ങളിലെല്ലാം വിശ്വസിക്കുകയും, അനുഷ്ഠിക്കേണ്ടുന്ന കാര്യങ്ങളെല്ലാം അനുഷ്ഠിക്കുകയും വേണം. വിശ്വാസകാര്യങ്ങളിൽ പ്രധാനമായത് ഇവയാണ് : (1) അല്ലാഹുവിലുള്ള വിശ്വാസം: അതായത്, അല്ലാഹുവിന്റെ അസ്തിത്വം, ഏകത്വം, അധികാരാവകാശങ്ങൾ, ഉൽകൃഷ്ടഗുണങ്ങൾ എന്നിവയിലെല്ലാം വിശ്വസിക്കുക. (2) അന്ത്യനാളിലുള്ള വിശ്വാസം: അതായത്, ഐഹിക ജീവിതത്തിന് ശേഷം രണ്ടാമതൊരു ജീവിതം കൂടിയുണ്ട്. ഈ ജീവിതത്തിൽ ചെയ്ത സകല കർമങ്ങളെക്കുറിച്ചും അവിടെ വെച്ച് ചോദ്യം ചെയ്യപ്പെടുകയും പ്രതിഫലം നൽകപ്പെടുകയും ചെയ്യും. സൽകർമികൾക്ക് രക്ഷയും ദുഷ്കർമികൾക്ക് ശിക്ഷയുമായിരിക്കും ഫലം ആദിയായ വിശ്വാസം. (3) മലക്കുകളിലുള്ള വിശ്വാസം: മലക്കുകൾ എന്ന ഒരുതരം ആത്മീയ ജീവികളുണ്ട്. അവർ അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അല്ലാഹുവിന് അവർ സ്തോത്രകീർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഈ ലോകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവർ മുഖാന്തരം അല്ലാഹു നടത്താ റുണ്ട്. അല്ലാഹുവിനും അവന്റെ പ്രവാചകൻമാരായ റസൂലുകൾക്കുമിടയിലുള്ള ദൗത്യവാഹകൻമാർ മലക്കുകളാണ്. എന്നിങ്ങിനെയുള്ള വിശ്വാസങ്ങൾ വിശ്വാസം: അല്ലാഹു അവന്റെ പ്രവാചകൻമാർക്ക് നൽകിയിട്ടുള്ള വേദഗ്രന്ഥങ്ങളിൽ പൊതുവിലും മൊത്തമായും വിശ്വസിക്കുക , അവസാനത്തെ ഗ്രന്ഥവും ലോകാവസാനം വരെ നിലനിൽക്കുന്നതുമാകകൊണ്ട് അതിൽ പ്രത്യേകം വിശദമായും വിശ്വസിക്കു ക. (5) നബിമാരിൽ വിശ്വസിക്കുക: പേരറിയപ്പെട്ടവരും അല്ലാത്തവരുമായി മുൻ കഴിഞ്ഞ എല്ലാ പ്രവാചകൻമാരിലും പൊതുവെയും അന്ത്യപ്രവാചകനായ മുഹ മ്മദ് യിൽ പ്രത്യേകമായും വിശ്വസിക്കുക. ഇതാണ് വിശ്വാസകാര്യങ്ങളിൽ പ്രധാനമായ വിഷയങ്ങൾ. അല്ലാഹുവിന്റെ വിധിവ്യവസ്ഥകൾ ( القضاء والقدر ) സ്വർഗനരകങ്ങൾ ആദിയായവയിലുള്ള വിശ്വാസങ്ങൾ ഒന്നാമത്തെയും രണ്ടാമത്തെയും വിഷയങ്ങളുടെ വിശദാംശങ്ങളിൽ ഉൾപ്പെടുന്നവയത്രെ. അനുഷ്ഠാനപ്രധാനമായ വിഷയങ്ങളിൽ അല്ലാഹു എടുത്തുപറഞ്ഞ 1-ാമത്തെ വിഷയം ധനത്തോട് ഇഷ്ടവും സ്നേഹവും ഉണ്ടായിരിക്കെ അത് ചിലവഴി ക്കുക എന്നാകുന്നു. ധനത്തിൽ പ്രതിപത്തിയോ മോഹമോ ഇല്ലാത്തവർക്ക് ധനം ചിലവഴിക്കുന്നതിൽ മടിയുണ്ടാകുകയില്ല. അവരെ സംബന്ധിച്ചിടത്തോളം അതിൽ ത്യാഗത്തിന്റെ മനഃസ്ഥിതിയോ പുണ്യസമ്പാദനത്തിന്റെ മോഹമോ ഉണ്ടായിരിക്കുന്നതുമല്ല. ധനത്തോടുള്ള പ്രേമം എത്രകണ്ടുണ്ടോ അതനുസരിച്ചാ യിരിക്കും അത് നല്ല വിഷയത്തിൽ ചെലവഴിക്കുന്നവന്റെ ഉദ്ദേശ്യ ശുദ്ധി വിലയിരുത്തപ്പെടുന്നത്. അത്കൊണ്ടാണ് നബി ഇപ്രകാരം അരുളിചെയ്തതും: ദാനധർമത്തിൽ വെച്ച് ഏറ്റം ശ്രേഷ്ഠമായത് നീ ധനത്തെ മോഹിച്ചും ദാരിദ്യ്രത്തെ ഭയന്നും കൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കെ ചെയ്യുന്ന ദാനധർ മമാകുന്നു .(ബു;മു) വേറൊരു സ്ഥലത്ത് അല്ലാഹു പറയുന്നു : നിങ്ങൾ ഇഷ്ടപ്പെടുന്ന വയിൽ നിന്ന് ചിലവഴിക്കുന്നതുവരെ നിങ്ങൾ പുണ്യം പ്രാപിക്കുകയില്ല. (3:92) ഇതിനെ ക്കാൾ കുറച്ചുകൂടി കവിഞ്ഞ നിലപാടാണ് സ്വന്തം നിലക്ക് അത്യാവശ്യമുണ്ടായിരു ന്നിട്ടുപോലും മറ്റുള്ളവരുടെ ആവശ്യത്തിന് മുൻഗണന നൽകൽ. ഇത് അൻസ്വാരികളായ സ്വഹാബികളുടെ ഒരു വിശിഷ്ട ഗുണമായി സൂറത്തുൽ ഹശ്റിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം (59:9) ധനം ചിലവഴിക്കേണ്ട മാർഗങ്ങൾ കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ചിലവഴിക്കുന്നവന്റെ മനഃസ്ഥിതിപോലെതന്നെ അത് വിനിയോഗിക്കപ്പെടുന്നത് ആരിലാണെന്നും, ആർക്കാണ് മുൻഗണന നൽകേണ്ടതെന്നുകൂടി ഗൗനിക്കേണ്ട തുണ്ടെന്നാണ് ഇത് പഠിപ്പിക്കുന്നത് (1) കുടുംബന്ധമുള്ളവർ: ഒരു ഹദീഥിൽ നബി പറയുന്നു: സാധുക്കൾക്ക് ധർമം കൊടുക്കുന്നത് ഒരു ധർമമാകുന്നു. ചാർച്ച ബന്ധമുളളവർക്ക് കൊടുക്കുന്നത് രണ്ടു കാര്യങ്ങളാണ് : ധർമവും ചാർച്ച ബന്ധം പാലിക്കലും (അ;തി;ന;ജ.;) (2) യതീമു (അനാഥ)കൾ: അതായത്, പിതാക്കൾ മരണപ്പെട്ടവരും; ഉപജീവനത്തിന് വകയില്ലാത്തവരുമായ കുട്ടികൾ. ഇവരെപ്പറ്റി ഹദീഥും ശക്തിയാ യ ഭാഷയിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യം പ്രസിദ്ധമാണല്ലോ. ഒരു ഹദീഥിൽ നബി പറയുകയാണ് : തന്റെതോ മറ്റുള്ളവരുടെതോ ആയ യത്തീമിനെ ഏറ്റെടുക്കുന്നവ നും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും. ഇത് പറയുമ്പോൾ തിരുമേനി ചൂണ്ടാണിവിരലും നടുവിരലും വിടർത്തിപ്പിടിച്ചു കാണിക്കുകയും ചെയ് തിരുന്നു (മു). പെട്ടതായാലും അന്യകുടുംബത്തിൽ പെട്ടതായാലും ശ രി, യത്തീമിന്റെ ഉത്തരവാദിത്വം ഏൽക്കുന്നവന് സ്വർഗത്തിൽ വമ്പിച്ച പദവിയാണുള്ളെ തന്നു സാരം. (3) മിസ്കീനുകൾ (അഗതികൾ): മിസ്കീൻ എന്നാൽ ആരാണെന്ന് നബി ഒരു ഹ ദീഥിൽ പ്രസ്താവിച്ചു കാണാം. ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: ഒരു കാരക്കയോ, രണ്ട് കാരക്കയോ, ഒരു പിടി ഭക്ഷണമോ, രണ്ട് പിടി ഭക്ഷണ മോ കിട്ടിയാൽ മടങ്ങുമാറ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഈ ആളുകൾക്കല്ല മിസ്കീൻ എന്നു പറയുന്നത്. എന്നാൽ, മറ്റൊരാളെ ആശ്രയിക്കാതിരിക്കത്തക്ക ധനം കയ്യിലില്ലാതിരിക്കുകയും മറ്റുള്ളവരിൽ നിന്ന് വല്ല ദാനധർമവും കിട്ടത്തക്കവണ്ണം തന്റെ സ്ഥിതി മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കുകയും ചെയ്യുന്നവനാണ് മിസ്കീൻ (ബു;മു). അഥവാ ബുദ്ധിമുട്ടും അത് മറ്റുളളവരെ അറിയിക്കാതെ അഭിമാനം കാത്തുസൂക്ഷിച്ചു വരുന്നവൻ എന്നു താൽപര്യം. (4) വഴിപോക്കൻ: അതായത്, സ്വദേശത്തേക്ക് തിരിച്ചു പോകുവാൻ വകയില്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാരൻ, വേണ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി യാത്രക്കൊരുങ്ങി യവൻ, നിരാശ്രയരായ വിദേശികൾ മുതലായവർ. (5) ചോദിച്ചുവരുന്നവർ: യാചിക്കുന്ന സമ്പ്രദായം മാന്യന്മാർക്ക് യോജിച്ചതല്ല. ഇസ്ലാമാണെങ്കിൽ, വളരെയധികം വെറുക്കുന്ന ഒരു കാര്യവുമാകുന്നു അത്. നേരെ മറിച്ച് യാചിച്ചു വരുന്നവരെപ്പറ്റി ചുഴിഞ്ഞന്വേഷണം നടത്തി വഷളാക്കി വിടുവാൻ ശ്രമിക്കുന്നതും, ഒന്നും കൊടുക്കാതെ -നല്ലവാക്കെങ്കിലും പറയാതെവിരട്ടി തിരിച്ചയക്കുന്നതും അങ്ങിനെത്തന്നെ. ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുള്ളത് ശ്രദ്ധേയമാകുന്നു : ചോദിച്ചു വന്നവന് ഒരവകാശമുണ്ട്. അവൻ കുതിരപ്പു റത്ത് വന്നിരുന്നാലും ശരി (അ;ദാ). സജ്ജനങ്ങളുടെ ഗുണങ്ങളെ എടുത്ത് പറയുന്ന കൂട്ടത്തിൽ അവരുടെ സ്വത്തുക്കളിൽ ചോദിക്കുന്നവനും (ചോദിക്കുവാൻ)തടസ്സം നേരിട്ട വനും അവകാശമുണ്ടായിരിക്കും (51: 19, 70: 24, 25) എന്ന് അല്ലാഹുവും പറയുന്നു. (6) അടിമകളുടെ വിഷയത്തിൽ: അതായത് അടിമകളെ മോചിപ്പിക്കുക, അവരുടെ മോചനത്തിനും, രക്ഷക്കും സഹായകമാകുന്ന സംരംഭങ്ങളിൽ ധനസഹായം ചെയ്യുക മുതലായവ. ഇക്കാര്യവും ഹദീഥിലും വളരെയധികം പ്രാ ധാന്യം കൽപിക്കപ്പെട്ടിട്ടുള്ളതത്രെ. അനുഷ്ഠാന കാര്യങ്ങളിൽ 2-ാമത്തെ വിഷയം നമസ്കാരം നിലനിറുത്തലും, 3-ാമത്തേത് സകാത്ത് കൊടുക്കലുമാണ്. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുമു ള്ള വചനങ്ങളും നബി വചനങ്ങളും നിരവധിയാണ്. രണ്ടിനും ഇസ്ലാം കൽപിച്ചി ട്ടുള്ള പ്രാധാന്യംരണ്ടിലും വീഴ്ച വരുത്തുന്നവർക്കിടയിൽപോലുംപ്രസിദ്ധമാണ്. 4-ാമത്തെ വിഷയം കരാർ ചെയ്താൽ അത് നിറവേറ്റുകയാണ്. ഇതിന്റെ പ്രാധാന്യെ ത്തപ്പറ്റിയും ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല. കപടവിശ്വാസിയുടെ ലക്ഷണങ്ങൾ, കളവുപറയലും, വാഗ്ദത്തം ലംഘിക്കലും, വിശ്വാസവഞ്ചനയും എന്നിങ്ങിനെ മൂന്നെണ്ണമാണെന്നുള്ള സുപ്രസിദ്ധ നബി വചനം മാത്രം മതി ഇതിന്റെ ഗൗരവം മനസ്സിലാക്കുവാൻ. 5-ാമത്തെത് ക്ഷമയാണ്. ക്ഷമയും തന്നെ ധാരാളക്കണക്കിൽ ഹദീഥിലും പരാമർശവിഷയമാകുന്നു. ക്ഷമിക്കുന്നവരെപ്പറ്റി പ്രസ്താവിച്ചപ്പോൾ, അതിന്റെ മുമ്പുള്ള വാക്യങ്ങളിൽ തുടർന്നുപോന്ന വ്യാകര ണ ശൈലിയിൽ അൽപമൊരു മാറ്റം വരുത്തിക്കൊണ്ട് ക്ഷമിക്കുന്നവരെപ്പറ്റി വിശേ ഷിച്ചും വരാറുള്ള ഒരു പ്രത്യേക ശൈലി അല്ലാഹു സ്വീകരിച്ചതും ശ്രദ്ധേയമാകുന്നു. (അറബി വ്യാകരണത്തിൽ അൽപം പരിചയമുള്ളവർക്ക് ഇത് വേഗം മനസ്സിലാകും) ക്ഷമകൈകൊള്ളേണ്ടത് എപ്പോഴാണെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതെ, വിഷമാവസ്ഥയിലും, കഷ്ടാവസ്ഥയിലും, അഥവാ ദാരിദ്യ്രം തുടങ്ങിയ ബുദ്ധിമുട്ടുകളിലും, രോഗം പോലെയുള്ള കഷ്ടനഷ്ടങ്ങളിലുമെല്ലാം തന്നെ. കൂട്ടത്തിൽ വളരെ ഗൗരവപ്പെട്ട തും, സത്യവിശ്വാസികൾക്ക് നേരിടേണ്ടിവരുന്നതുമായ ഒരു ഘട്ടമാണല്ലോ യുദ്ധാവ സരം. അതുകൊണ്ട് അത് പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരിക്കുന്നു. പുണ്യപ്രധാനങ്ങളായ വിശ്വാസാനുഷ്ഠാന കാര്യങ്ങൾ യഥാവിധി സ്വീകരിച്ചു വരുന്നവർക്ക് അവസാനമായി രണ്ട് സാക്ഷ്യപത്രങ്ങളും അല്ലാഹു നൽകിയിരിക്കു ന്നു. (1) (അവരാണ് സത്യം പറഞ്ഞവർ) എന്നും (2) (അവർ തന്നെയാണ് മുത്തക്വികളും) എന്നും. അതെ, വിശ്വാസം സാക്ഷാൽക്കരിച്ചവരും, വിശ്വാസികളാണെന്ന വാദം പ്രവർത്തനം മുഖേന സത്യ മായി പുലർത്തിയവരും അവരാണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾ കാണ്ട് സൂക്ഷ്മതപാലിക്കുകയും, പുണ്യകർമങ്ങൾ ചെയ്തുകൊണ്ട് ഭയഭക്തരായിത്തീരുകയും ചെയ്ത യഥാർത്ഥ പുണ്യവാൻമാരും അവരാണ് എന്ന് സാരം. ഇങ്ങിനെയുള്ള പുണ്യവാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
2:178

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ

(178) ഹേ, വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ വിഷയത്തിൽ പ്രതിക്രിയ നടത്തൽ നിങ്ങളുടെ മേൽ നിയമിക്കപ്പെട്ടിരിക്കുന്നു. അതായത്, സ്വതന്ത്രന് സ്വത ന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും (എന്ന നിലക്ക്) എന്നാൽ, ആർക്കെങ്കിലും തന്റെ സഹോദരനിൽ നിന്ന് വല്ലതും മാപ്പു ചെയ്തു കിട്ടുന്ന പക്ഷം അപ്പോൾ, (ആചാര)മര്യാദയെ പിൻ പറ്റലും, നല്ലനിലയിൽ അവന് കൊടു ത്തുവീട്ടലുമാണ് (വേണ്ടത്). അത്, നിങ്ങളുടെ റബ്ബിങ്കൽ നിന്ന് (നിങ്ങൾക്ക്) ഒരു ഇളവ് നൽകലും, കാരുണ്യവുമാകുന്നു. (178) /آم َ ن ُ وا ا ഹേ, വിശ്വസിച്ചവരേ ك ُ ت ِ ب َ രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു നിങ്ങളുടെ മേൽ പ്രതിക്രിയ നടത്തൽ വധിക്കപ്പെട്ട വിഷയത്തിൽ സ്വതന്ത്രൻ സ്വതന്ത്രന് (പകരം) അടിമയും അടിമക്ക്(പകരം) و َ الأن ْ ث َ ى സ്ത്രീയും ب ِ الأن ْ ث َ ى സ്ത്രീക്ക്(പകരം) ف َ م َ ن ْ അപ്പോൾ വല്ലവരും, അവന് മാപ്പ് ചെയ്യപ്പെട്ടു(വെങ്കിൽ) തന്റെ സഹോദരനിൽ നിന്ന് ٌ ء ْ َ — വല്ലതും, എന്തെങ്കിലും വസ്തു എന്നാൽ പിൻപറ്റൽ, തുടരൽ സദാചാര പ്രകാരം, മര്യാദ(വഴക്കം)അനുസരിച്ച് കൊടുത്തുവീട്ടലും അവനിലേക്ക്,അവന് നൻമ ചെയ്തുകൊണ്ട് (നല്ലനിലയിൽ) ل ِ ك َ ذ َ അത് ലഘൂകരണം(ഇളവ്) നിങ്ങളുടെ റബ്ബിങ്കൽ നിന്ന് കാരുണ്യവും എനി ആരെങ്കിലും അതിരുവിട്ടാൽ, ക്രമം തെറ്റിയാൽ അതിന് ശേഷം ُ َ š ف َ എന്നാൽ അവനുണ്ട് വേദനയേറിയ ശിക്ഷ
2:179

وَلَكُمۡ فِي ٱلۡقِصَاصِ حَيَوٰةٞ يَـٰٓأُوْلِي ٱلۡأَلۡبَٰبِ لَعَلَّكُمۡ تَتَّقُونَ

(179) നിങ്ങൾക്കുണ്ട് പ്രതികാര നടപടിയിൽ ح َ ي َ اة ٌ ഒരു (തരം)ജീവിതം ِ ي َ ا ›الأل ബുദ്ധിമാൻമാരേ നിങ്ങളായേക്കാം, ആകുവാൻ വേണ്ടി നിങ്ങൾ സുക്ഷ്മത പാലിക്കും. എനി, അതിനുശേഷം, ആരെങ്കി ലും അതിരുവിട്ട് പ്രവർത്തിക്കുന്ന പക്ഷം, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. (179) പ്രതിക്രിയ നടത്തുന്നതിൽ നിങ്ങൾക്ക് - ഹേ, ബുദ്ധിമാൻമാരേ - ഒരു (തരം)ജീവിതം ഉണ്ടായി രിക്കും. നിങ്ങൾ സൂക്ഷ്മത പാലിച്ചേ ക്കാവുന്നതാണ്. (കതബ) ക്രിയയുടെ കർമണി പ്രയോഗ( )രൂപമാണ് ك ُ ت ِ ب َ (കുതിബ). ഒന്നൊന്നിനോട് കൂട്ടിച്ചേർക്കുക എന്നത്രെ ഇതിന്റെ സാക്ഷാൽ ഭാഷാർത്ഥം. അക്ഷരങ്ങളും പദങ്ങളും അന്യോന്യം കൂട്ടിച്ചേർക്കലെന്ന നിലക്ക് "എഴുതുക' ന്ന അർത്ഥത്തിലാണ് സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളത്. ഇതിൽ നിന്നാണ് ഗ്രന്ഥം എന്ന് ك ِ ت َ اب (കിതാബ്) എന്ന പദത്തിന് അർത്ഥം വരുന്നതും. രേഖപ്പെടുത്തുക, നിയമിക്കുക, വിധിക്കുക, നിശ്ചയിക്കുക എന്നിങ്ങിനെയുള്ള അർത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടുന്നു. നിയമിക്കപ്പെട്ടു എന്ന അർത്ഥത്തിലാണ് ഇവിടെയും താ ഴെ 180, 183 മുതലായ സ്ഥലങ്ങളിലും ك ُ ت ِ ب َ (കുതിബ) ഉപയോഗിച്ചിരിക്കുന്നത്. ഈൗ അർത്ഥത്തിൽ വരുമ്പോൾ മിക്കപ്പോഴും ആ നിയമനം നിർബ്ബന്ധ രൂപത്തിലുള്ള ചിലപ്പോൾ നിർബന്ധമല്ലാതെയും വന്നേക്കും. എല്ലാം സന്ദർഭംകൊണ്ടും, മറ്റു തെളിവുകൾകൊണ്ടും മനസ്സിലാക്കേണ്ടതാകുന്നു. فو ُ ْ ˜ م َ പലേടത്തും ഉപയോഗിച്ചു കാണാം. അറിയപ്പെട്ടത്, പരിച യപ്പെട്ടത് എന്നൊക്കെയാണിതിന് വാക്കർത്ഥം. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ ബുദ്ധി മുഖേനയോ, മതനിയമങ്ങൾ മുഖേനയോ ന ല്ല വഴക്കമായി അറിയപ്പെട്ട എല്ലാ കാര്യത്തിനും എന്ന് പറയപ്പെടും. ഇതിന്റെ നേരെ വിപരീതമാണ് (മുൻകർ). ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് സദാചാരം, ആചാരം, മര്യാദ എന്നിങ്ങിനെയും ദുരാചാരം, ദുർമര്യാദ, വെറുക്കപ്പെട്ടത്, അപരിചിതം എന്നിങ്ങിനെയും സന്ദർഭോചിതം അർത്ഥം കൽപിക്കപ്പട്ടു വരുന്നു. കൊലക്ക് പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ, അതിൽ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. മേലേക്കിടയിലുള്ളവരായി ഗണിക്കപ്പെടുന്നവരെ താഴേക്കിടയിലുള്ളവർ കൊലപ്പെടുത്തിയാൽ ഒന്നിലധികം പേരെ പകരം കൊല്ലുക, ഘാതകൻ അടിമയാണെങ്കിൽ അവന്റെ യജമാനനെ കൊല്ലുക, സ്ത്രീയാണെങ്കിൽ ഭർത്താവിനെയോ ബന്ധത്തിൽപെട്ട ഏതെങ്കിലും പുരുഷനെയോ കൊല്ലുക എന്നിങ്ങനെയുള്ള അക്രമങ്ങളും അനീതികളും അംഗീകരിക്കപ്പെട്ടിരുന്നു. നേരെമ റിച്ച് പ്രതാപത്തിലും ശക്തിയിലും താണ നിലവാരക്കാരെ ഉയർന്നവർ കൊല്ലുന്ന പക്ഷം ഏതെങ്കിലും തരത്തിലുള്ള ഉപായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഘാതകനെ പ്രതിക്കൊലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇങ്ങിനെയുള്ള ചില അനീതികൾ ഇന്നും ചില ജനവിഭാഗങ്ങളിൽ നിലവിലുള്ളതാണ്. ഇത്തരം നീതികെട്ട സമ്പ്ര ദായങ്ങളെ ഉന്മൂലനം ചെയ്ത് കൊലക്കുറ്റത്തിനുള്ള പ്രതികാരത്തിൽ സമത്വം പാലിക്കൽ നിർബന്ധമാണെന്ന് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നു. പ്രതിക്രിയ നടത്തൽ നിങ്ങളിൽ നിയമിക്കപ്പെട്ടിരിക്കുന്നു. )എന്നു പറഞ്ഞതിന്റെ താൽപര്യം കൊന്നവനെ കൊല്ലൽ നിർബന്ധമാണെന്നല്ല. പ്രതിക്കൊലയിൽ സമത്വ വും നീതിയും പാലിക്കേണമെന്നാണ് ഉദ്ദേശ്യം. സ്വതന്ത്രന് സ്വതന്ത്രനും, അടി മക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രെ. പകരം കൊല്ലാതെ, പ്രായശ്ചിത്തംതെണ്ടംകൊണ്ട് മതിയാക്കുവാൻ വധിക്കപ്പെട്ടവന്റെ അവകാശികൾ അധികാരം നൽകിയിരിക്കുന്നതും, അതിന് അവർക്ക് പ്രോത്സാഹനം നൽകപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണല്ലോ. എന്നാൽ, ഒരു അടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കിൽ മറിച്ചോ, ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കിൽ മറിച്ചോ വധിച്ചുവെങ്കിലോ? ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാർക്കിടയിൽ ഇതിന്റെ വിശദീകരണത്തി ൽ അഭിപ്രായവ്യത്യാസങ്ങൾ കാണാം. ആ അഭിപ്രായങ്ങളും തെളിവുകളും ന്യായ ങ്ങളും ഉദ്ധരിക്കുന്ന പക്ഷം അത് കുറേ ദീർഘിച്ചുപോകുന്നത് കൊണ്ട് ഇവിടെ അതിലേക്ക് പ്രവേശിക്കുന്നില്ല. ഫിക്വ്ഹിന്റെ (കർമശാസ്ത്രത്തിന്റെ)ഗ്രന്ഥങ്ങളിലാണ് അതിന്റെ സ്ഥാനം. സൂറഃ 48 ൽ വെച്ച് ഏതാനും ചില വിവരങ്ങൾ കാണാവു ന്നതുമാകുന്നു. ഒരാളെ കൊല ചെയ്തത് ഒന്നിലധികം പേർ ചേർന്നുകൊണ്ടാണെങ്കിൽ, അവരെല്ലാം കൊല ശിക്ഷക്ക് ബാദ്ധ്യസ്ഥരാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ഒരു അപ്രകാരം വിധിച്ചതായി ബുഖാരി (റ) രേഖപ്പെടു ത്തിയിട്ടുമുണ്ട്. (ആർക്കെങ്കിലും തന്റെ സഹോദരനിൽ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെടുന്ന പക്ഷം, അപ്പോൾ സദാചാര മര്യാദയെ പിൻപറ്റലും, വന് നല്ല നിലയിൽ കൊടുത്തുവീട്ടലുമാണ് വേണ്ടത്) എന്ന വാക്യത്തിൽ രയും ബാധിക്കുന്ന പല സംഗതികളും അടങ്ങിയിരിക്കുന്നു. ഉദാഹരണമായി: (1) ഒരു കൊലപാതകം നടന്നത്കൊണ്ട് ഇരുകൂട്ടരും തമ്മിലുള്ള ഇസ്ലാമിക സഹോദര്യ ബന്ധം മുറിഞ്ഞുപോകുന്നില്ല. "അവന്റെ സഹോദരനിൽ നിന്ന് വല്ല തും മാപ്പ് ചെയ്യപ്പെട്ടാൽ എന്ന വാക്ക് ഇത് സൂചിപ്പിക്കുന്നു. പരസ്പരം സഹോദ രൻമാരായ തുകൊണ്ട് പ്രതിക്രിയയിൽ വല്ലതും വിട്ടുകൊടുക്കേണ്ടതാണെന്നും അത് സൂചിപ്പിക്കുന്നു. (2)കൊല്ലപ്പെട്ടവന്റെ കൈകാര്യം നടത്തുന്നവരിൽ ചിലരെങ്കിലും പ്രതിക്കൊ ല നടത്തുന്നതിൽ ഇളവ് നൽകുന്ന പക്ഷം ഘാതകനെ പകരം കൊലചെയ്തുകൂടാ എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. "വല്ലതും മാപ്പ് ചെയ്യപ്പെട്ടാൽ,' എന്നാണല്ലോ അല്ലാഹു പറഞ്ഞത്. (3) പ്രതിക്കൊലയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ പിന്നെ സദാചാര മര്യാദെ യ പിൻപറ്റലും, അവന് നല്ല നിലയിൽകൊടുത്തുതീർക്കലുമാണ് വേണ്ടത്. അതായത് സദാചാര മുറപ്രകാരമുള്ള നഷ്ടപരിഹാരം - പ്രായശ്ചിത്തം - ഘാതകന്റെ പക്ഷത്തുനിന്ന് വധിക്കപ്പെട്ടവന്റെ അവകാശികൾക്ക് കൊടുത്തുതീർക്കണം. അതിൽ വീഴ്ചയോ, തർക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിർവ്വഹിക്കണം. എന്നിങ്ങിനെ പലതും ഈ വാക്യത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഒരിക്കൽ കൊലയിൽ നിന്ന് മാപ്പ് നൽകിയിട്ട് പിന്നെയും കൊലപ്പെടുത്തു ക, ചില അവകാശികൾ മാപ്പ് നൽകിയ ശേഷം മറ്റേ അവകാശികൾ കൊല നടത്തു ക, പ്രായശ്ചിത്തം വാങ്ങിയിട്ട് പിന്നെയും കൊലചെയ്യുക, യഥാർത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക, പ്രായശ്ചിത്തത്തിന്റെ സംഖ്യയിൽ ആചാര വഴക്കത്തി ൽ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായശ്ചിത്തം നൽകുവാൻ നിശ്ചയിച്ചിട്ട് അത് ശരി കൊടുത്തു തീർക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് (അതിന് ശേഷം ആരെങ്കിലും അതിക്രമം പ്രവർത്തിച്ചാൽ അവന് വേദനയേറിയ ശിക്ഷയുണ്ട്) എന്ന വാക്യം. ഉദ്ദേശ്യപൂർവ്വമല്ലാതെ അബദ്ധത്തിൽ വന്നുപോകുന്ന കൊലകളിൽ പ്രായശ്ചിത്തം നൽകുകയാണ് വേണ്ടതെന്ന് 92-ാം വചനത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കൽപിച്ചുകൂട്ടിയുള്ള കൊലയെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നതെ മനസ്സിലാക്കാവുന്നതാണ്. പ്രായശ്ചിത്തം നൂറ് ഒട്ടകമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവ കൊടുത്ത് തീർക്കേണ്ടതെങ്ങിനെയാണെന്നും മറ്റുമുള്ള വിവരങ്ങൾ ഹദീഥ് ഗ്രന്ഥങ്ങളിലും ഫിക്വ്ഹ് ഗ്രന്ഥങ്ങളിലും വിശദീകരിക്കപ്പെട്ടുകാണാം. ِ ي َ ا ›الأل (ബുദ്ധിമാൻമാരേ) എന്ന സംബോധനയോടുകൂടി 179-ാം വചനത്തിൽ, കൊലക്കുപകരം കൊല ചെയ്യുകയെന്ന നിയമത്തിലടങ്ങിയ തത്വം അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ബുദ്ധിമാൻമാർക്കേ അത് ചിന്തിച്ചു ഗ്രഹിക്കുവാൻ കഴിയുകയുള്ളൂസാധാരണക്കാർക്കും ബാഹ്യാവസ്ഥമാത്രം കണക്കിലെടു ക്കുന്നവർക്കും അത് വേഗത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞെന്ന് വരികയില്ല-എന്നാ ണ് സൂചിപ്പിക്കുന്നത്. പ്രതിക്കൊല നിയമിച്ചതിൽ മനുഷ്യർക്ക് ഒരു ജീവിതമുണ്ട്-അവരുടെ ജീവന് ഒരു തരത്തിൽ രക്ഷയുണ്ട്-എന്നാണ് അല്ലാഹു പറഞ്ഞത്. ആലോചിച്ചു നോക്കുക ! ഈ നിയമം മുഖേന കൊലക്കുറ്റം സമുദായത്തിൽ കുറഞ്ഞുപോകുമെന്ന് തീർച്ചയാണ്. എന്തെങ്കിലും വിരോധമോ, സ്വാർത്ഥേ മാ ഉണ്ടാകുമ്പോഴേക്കും അന്യനെ വധിക്കുവാൻ പ്രേരിതരാകുന്ന ആളുകൾ-ഇത്തരക്കാർ മനുഷ്യ സമുദായത്തിൽ ദുർല്ലഭമല്ലെന്നുള്ളത് അനിഷേധ്യമത്രെ-ആ കൃത്യത്തിൽ നിന്ന് പിൻമാറുവാൻ ഈ നിയമം കാരണമാകുന്നു. ഒരിക്കൽ ഒരാളെ കൊലചെയ്തവന്, അവൻ ഒരു കഠിന ശിക്ഷക്ക് വിധേയനാകുന്നില്ലാത്തപക്ഷം, വീണ്ടും കൊല നടത്തുവാ നുള്ള ധൈര്യം വർദ്ധിക്കുകയാണ് ചെയ്യുക. അവൻ കൊലശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അവനെപ്പോലെയുള്ള മറ്റുള്ളവർക്കും ഒരു പാഠമായിരിക്കുമെന്നപോലെത്തന്നെ, അവന്റെ കൈക്ക് വീണ്ടും കൊല നടക്കുവാനുള്ള മാർഗം ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ദശക്കണക്കിലും നൂറുകണക്കിലും ഭീമമായ കൊലകൾ നടത്തിയ ക്രൂരൻമാരെപ്പറ്റി പലപ്പോഴും നാം കേൾക്കാറുണ്ട്. ഒന്നാമത്തെ കൊലയിൽ അവന്റെ മേൽെ കാലശിക്ഷ വിധിക്കപ്പെട്ടിരുന്നുവെങ്കിൽ, അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് പറയേണ്ടതില്ല. മനുഷ്യപ്രകൃതിയെയും, അവന്റെ അക്രമവാസനയിൽ നിന്നും അവി -വേകത്തിൽ നിന്നും അവനെ തടയുവാനുള്ള നടപടിയെയും കുറിച്ച് മനുഷ്യനെക്കാൾ അറിയുക അവന്റെ സ്രഷ്ടാവിനാണല്ലോ. അക്രമവാസനകളിൽ നിന്ന് മനുഷ്യെ ര തടയുവാനുള്ള മാർഗം, കുറ്റത്തിനനുസരിച്ച് ശിക്ഷ നൽകുകയാണെന്നുള്ള അടിസ്ഥാന തത്വം നിർമത നിരീശ്വരവാദികളായിരുന്നാൽ പോലും - ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. അല്ലെന്നുവല്ലവരും അവർ വിഡ്ഢികളിൽ വിഡ്ഢികളാണെന്നേ പറയുവാനുള്ളൂ. ഈ അടിസ്ഥാന തത്വമനുസരിച്ച് പ്രായോഗികവും യുക്തവുമായ ശിക്ഷാനിയമങ്ങളാണ് അല്ലാഹു ഇസ്ലാമിന്റെ നിയമങ്ങളായി അവതരിപ്പിച്ചിരിക്കുന്നതും. കൊലക്ക് പകരം പ്രതിക്കൊല ചെയ്യുന്നതിൽ ജാഹിലിയ്യാ കാലത്ത് പല രും അതിരുകവിഞ്ഞിരുന്നതായി മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാൽ, അവരിൽ ചില വിഭാഗക്കാർ പ്രതിക്കൊല നടത്താതെ നഷ്ടപരിഹാരം വാങ്ങി തൃപ്തി അട -ഞ്ഞിരുന്നതായും പറയപ്പെടുന്നു. ഇന്ന് "പരിഷ്കൃത രാഷ്ട്രങ്ങൾ' എന്ന് അഭിമാ -നിക്കുന്ന ചില നാടുകളിൽ പ്രതിക്കൊല നടത്തുന്നത് ഒരു പഴഞ്ചൻ സമ്പ്രദായമാണെന്നും, കിരാതനിയമമാണെന്നുമൊക്കെയുള്ള ഒരു ചിന്താഗതി പ്രചരിച്ചിരിക്കുന്നു. ഭൗ തികവീക്ഷണഗതികളിൽ നിന്നും പൈശാചികമായ ദുഷ്പ്രേരണകളിൽ നിന്നും ഉടലെടുത്ത ഈ ചിന്താഗതി നിമിത്തം ചിലേടങ്ങളിൽ കൊലശിക്ഷ നിറുത്തൽ ചെയ്യുകയും, പകരം മറ്റു ചില ശിക്ഷകൾകൊണ്ട് മതിയാക്കുകയും ചെയ്തിരിക്കുന്നു, അതിന്റെ ഫലമോ? കൊലക്കുറ്റത്തിന്റെ വർദ്ധനവും, കൊല ചെയ്യുന്ന രൂപത്തിലുള്ള വികൃത പരിഷ്കാരങ്ങളുമ -ല്ലാതെ മറ്റൊന്നുമല്ലതാനും! കണ്ണുള്ളവർക്കൊക്കെ കാണുവാനും, കാതുള്ളവർക്കൊ ക്കെ കേൾക്കുവാനും കഴിയുന്ന ഒരു പരമാർത്ഥമാണിത്. കൊലശിക്ഷ എടുത്തു -കളഞ്ഞശേഷം വീണ്ടും അത് നടപ്പിലാക്കുവാൻ നിർബന്ധിതമായ രാഷ്ട്രങ്ങളും ഉണ്ട്. പ ഴഞ്ചനെന്നും കിരാതമെന്നും മുദ്രകുത്തപ്പെട്ട ആ ഇസ്ലാമിക ശിക്ഷാനിയമങ്ങൾ നടപ്പി -ലുള്ള നാട്ടിലും, പരിഷ്കൃതമെന്നും ആധുനികമെന്നും മറ്റും ഘോഷിക്കപ്പെടുന്ന ശിക്ഷാനിയമങ്ങൾ നിലവിലുള്ള നാടുകളിലും നടമാടിക്കൊണ്ടിരിക്കുന്ന കൊല, കള -വ്, കവർച്ച തുടങ്ങിയ അക്രമങ്ങളുടെ കണക്കുകളൊന്ന് പരിശോധിച്ചു നോക്കിയാൽ ഈ പരമാർത്ഥം ആർക്കും ബോധ്യപ്പെടും. ഇസ്ലാമിക നിയമം നടപ്പുള്ള രാഷ്ട്രങ്ങളിൽ ഒരു കൊല്ലം പത്തിന് താഴെ കൊലകളാണ് നടക്കുന്നതെങ്കിൽ, മറ്റേതിൽ മണിക്കൂറിൽ പത്തോ നൂറോ കാണുക. എന്നിട്ടും മനുഷ്യൻ കണ്ണ് തുറക്കാത്തതാണ് അൽഭുതം. പക്ഷേ, സ്രഷ്ടാവിനെയും, സ്രഷ്ടാവിന്റെ നിയമങ്ങളെയും ധിക്കരിക്കുന്നവർക്ക് ഈ വക യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുവാൻ കഴിയാത്തതിൽ അൽഭുതമില്ല. വാഷിംഗ്ടനിൽ നിന്നുള്ള ഒരു വാർത്തയിൽ, ലോകത്തിലെ ഏറ്റവും പരിഷ്കൃതവും സമ്പന്നരാഷ്ട്രവുമായ അമേരിക്കയിൽ കഴിഞ്ഞവർഷം 12,000 ആളുകൾ - അതായത് ദിനംപ്രതി 32-പേർകൊല്ലപ്പെട്ടതായി "മലയാള മനോരമ' ദിനപത്രം അതിന്റെ 10-. 07-. 1978ലെ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
2:180–182

كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ

فَمَنۢ بَدَّلَهُۥ بَعۡدَ مَا سَمِعَهُۥ فَإِنَّمَآ إِثۡمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ

فَمَنۡ خَافَ مِن مُّوصٖ جَنَفًا أَوۡ إِثۡمٗا فَأَصۡلَحَ بَيۡنَهُمۡ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ

(180) നിങ്ങളിൽ ഒരാൾക്ക് മരണം ആസന്നമായാൽ - അവൻ വല്ല ഗുണവും (ധനവും) വിട്ടുപോകുന്നപക്ഷം - നിങ്ങളുടെ മേൽ നിയമിക്കപ്പെട്ടിരിക്കുന്നു: മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും (ആചാര) മര്യാദയനുസരിച്ച് "വസ്വിയ്യത്ത്' ചെയ്യൽ. സൂക്ഷ്മത പാലിക്കുന്നവരുടെ മേൽ ഒരു കടമ(യത്രെ അത്). (181) എന്നിട്ട് ആരെങ്കിലും അത് കേട്ടതിന് ശേഷം അതിനെ മാറ്റി മറിച്ചാൽ അതിന്റെ കുറ്റം അത് മാറ്റിമറിക്കുന്നവരുടെ മേൽ തന്നെയായിരിക്കും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (182) എനി, "വസ്വിയ്യത്ത്' ചെയ്യുന്ന വല്ലവനിൽ നിന്നും (ഏതെങ്കിലും) ഒരു തെറ്റോ കുറ്റമോ (ഉണ്ടായതായി) ആരെങ്കിലും ഭയപ്പെട്ടിട്ട് അവരുടെ ധ വസ്വിയ്യത്ത് ചെയ്യപ്പെടുന്നവരുടെ പ ഇടയിൽ അവൻ നന്നാക്കിത്തീർത്താൽ, അവന്റെ മേൽ (അതിൽ) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (180) ك ُ ت ِ ب َ നിയമിക്ക (രേഖപ്പെടുത്ത)-പ്പെട്ടിരിക്കുന്നു നിങ്ങളുടെ മേൽ ആസന്നമായാൽ നിങ്ങളിൽ ഒരുവന് അവൻ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം خ َ ير ْ ً ا വല്ല ഗുണവും, നല്ലതിനെ വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യൽ, മരണപത്രം മാതാപിതാക്കൾക്ക് و َ الأق അടുത്ത ബന്ധുക്കൾക്കും ആചാരമനുസരിച്ച്, മര്യാദപ്രകാരം ح َ ق ّ ً ا കടമ, മുറ സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തമാരുടെ) മേൽ (181) ف َ م َ ن ْ എന്നിട്ട് (എന്നാൽ) ആരെങ്കിലും അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി ب َ ع ْ د َ ശേഷം, പിറകെ അതവൻ കേട്ടതിന്റെ എന്നാലതിന്റെ കുറ്റം (തന്നെമാത്രം) َ9ا യാതൊരുവരുടെ മേൽ അവർ അതിനെ മാറ്റി മറിക്കും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു َ ِ يع ٌ 5 കേൾക്കുന്നവനാണ് ٌ ع َ ل ِ അറിയുന്നവനാണ് (182) എന്നാൽ ആരെങ്കിലും ഭയപ്പെട്ടാൽ വല്ല വസ്വിയ്യത്തുകാരനിൽ (വസ്വിയ്യത്തുചെയ്യുന്ന ഒരാളിൽ) നിന്ന് വല്ല ചായ്വും, മറിവും, അല്ലെങ്കിൽ തെറ്റ്, പാപം എന്നിട്ട് അവൻ നന്നാക്കി അവർക്കിടയിൽ എന്നാൽ കുറ്റമില്ല അവന്റെ മേൽ, َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ر َ ح ِ കരുണാനിധിയാണ്. خ َ ير ْ (ഗുണം അഥവാ നന്മ) കൊണ്ട് ഇവിടെ ധനമാണ് വിവക്ഷ. ധനത്തെ ഉദ്ദേ - ശിച്ചു അറബികൾക്കിടയിൽ ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. മലയാള ഭാഷക്കാരായ നമ്മുടെ ഇടയിലും ധനത്തെ ഉദ്ദേശിച്ചു "ഗുണം' എന്ന് പറയാറുണ്ടല്ലോ. എന്നാൽ, നാമമാത്രമായ അൽപം വല്ലതിനെയും ഉദ്ദേശിച്ചു ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും ഒരു ധനികൻ എന്ന് പറയപ്പെടത്തക്കവണ്ണം കുറച്ചധികം വല്ലതും ഉണ്ടാകുമ്പോഴേ ആ വാക്ക് പറയാറുള്ളുവെന്നും, അതുകൊണ്ട് എല്ലാവർക്കും ഈ വസ്വിയ്യത്ത് വകയും കഴിവും ഉള്ളവർക്കേ ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു. فو ُ ْ , م َ (മര്യാദ) എന്ന വാക്കിന്റെ അർത്ഥവും ഉദ്ദേശ്യവും കഴിഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ സാരം ഇങ്ങനെ മനസ്സിലാക്കാം: അൽപം ധനം കൈവശമുള്ള ആളുകൾ ആസന്നമരണരാകുമ്പോൾമരണം അടുത്തിരിക്കുന്നുവെന്ന് തോന്നിക്കുന്ന രോഗമോ മറ്റോ സംഭവിക്കുമ്പോൾതങ്ങളുടെ മാതാപിതാക്കൾക്കും, അടുത്ത കുടുംബബന്ധമുള്ളവർക്കും സാധാരണ നിലക്ക് മര്യാദയായി ഗണിക്കപ്പെടുന്ന തോതിൽ തന്റെ ധനത്തിൽ നിന്ന് കൊടുക്കുവാൻ വസ്വിയ്യത്ത് ചെയ്യുന്നത് സത്യവിശ്വാസികളുടെ മേൽ കടമയാകുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുപോരുന്ന ഭയഭക്തൻമാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു കടമയാണത്. വസ്വിയ്യത്ത് ശരിക്ക് കേട്ട് മനസ്സിലാക്കിയ ശേഷം, സാക്ഷികളിലോ, വസ്വിയ്യത്ത് പ്രകാരം ധനം ലഭിക്കേണ്ടവരിലോ ആരെങ്കിലും അതിന്റെ യഥാരൂപത്തിന് വല്ല വ്യത്യാസവും വരുത്തുന്ന പക്ഷം, അതിന്റെ കുറ്റം അവർക്കായിരിക്കും. വസ്വിയ്യത്ത് ചെയ്തവന് അതുകൊണ്ട് കുറ്റമൊന്നും ബാധിക്കുവാനില്ല. യഥാ ർത്ഥ കുറ്റക്കാർ ആരാനല്ലവണ്ണം അറിയുന്നതാണല്ലോ. എനി, ഒരാളുടെ വസ്വിയ്യത്തിൽ മര്യാദകേടായി വല്ലതും വന്നുപോകുകയോ, കുറ്റകരമായ വല്ലതും ഉൾപ്പെടുത്തപ്പെടുകയോ ചെയ്തതായി കണ്ടാൽ, അത് മനസ്സിലാ -ക്കിയവർ ആ തെറ്റുകുറ്റം പരിഹരിക്കുമാറ് വസ്വിയ്യത്തിന്റെ അവകാശികൾക്കിടയിൽ യോജിപ്പുണ്ടാ ക്കി നന്നാക്കി വിടുന്നതിന് വിരോധമില്ലതാനും. അത് നല്ലതും കൂടിയാണ്. അല്ലാ -ഹുവിങ്കൽ നിന്നുള്ള പാപമോചനവും കാരുണ്യവും അവർക്ക് സിദ്ധിച്ചേക്കുന്നതുമാണ്. സൂറത്തുന്നിസാ-ഇൽ അനന്തരാവകാശ നിയമങ്ങൾ സവിശദം വിവരിച്ചുകൊണ്ടുള്ള കൽപനകൾ അവതരിക്കുന്നതിന് മുമ്പ് അവതരിച്ചതാണ് ഈ വ ചനങ്ങൾ. അനന്തരാവകാശികൾ ആരെല്ലാമാണെന്നും, ഓരോരുത്തരുടെയും അവ -കാശം ഇന്നിന്ന പ്രകാരമാണെന്നും അവിടെ വിവരിച്ചിരിക്കുന്നതുപോലെ വസ്വിയ്യത്തി -നെക്കുറിച്ച് ഇവിടെ വിശദമായി വിവരിച്ചിട്ടില്ല. ധനത്തിന്റെ എത്രഭാഗം വസ്വിയ്യത്ത് ചെയ്യണമെന്നോ, ഓരോരുത്തർക്കും എത്ര വീതം നൽകണമെന്നോ, മാതാപിതാക്കൾക്ക് പുറമെ പറഞ്ഞ അടുത്ത ബന്ധുക്കളിൽ ആരൊക്കെ ഉൾപ്പെടുമെന്നോ നിർണയിക്കപ്പെട്ടിട്ടുമില്ല. "മര്യാദയനുസരിച്ച് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അനന്തരാവകാശികൾക്കെല്ലാം അനന്തരാവകാശ നിയമപ്രകാരം അവരവരുടെ അവകാശങ്ങൾ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതുകൊണ്ട് അനന്തരാവകാശികൾക്ക് മേലിൽ വസ്വിയ്യത്ത് ല്ലന്ന് താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളിൽ വന്നിട്ടുമുണ്ട്. ഇതെല്ലാം കാരണമായി, ഈ വചനങ്ങളിൽ കൽപിക്കപ്പെട്ട വസ്വിയ്യത്തിന്റെ വിധിയെപ്പറ്റി പണ്ഡിതൻമാർക്കിടയിൽ ഒന്നിലധികം അഭിപ്രായങ്ങളാണുള്ളത്. അവ ശരിക്ക് പരിശോധിക്കുന്ന പക്ഷം, ചില വിശദാംശങ്ങളൊഴിച്ച് ബാക്കിയുള്ളതിലെല്ലാം അവ പരസ്പരം വിരുദ്ധങ്ങളാകുന്നില്ലെന്നും, സാങ്കേതികമായ ചില സമീപനങ്ങളിൽ നിന്നുൽഭവിച്ചവയാണ് ആ അഭിപ്രായങ്ങളെന്നും കാണാവുന്നതാകുന്നു. ഭൂരിപക്ഷം പണ്ഡിതൻമാരുടെയും, പ്രധാനപ്പെട്ട പല ക്വുർ-ആ ൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. അനന്തരാവകാശത്തിന്റെ ആയത്തുകൾ അവത -രിച്ചതോടുകൂടി വസ്വിയ്യത്തിന്റെ നിർബന്ധം കാലഹരണപ്പെട്ടു (മൻസൂഖായി) പോയി -ട്ടുണ്ട് എന്നാകുന്നു. മേൽ സൂചിപ്പിച്ച വസ്തുതകൾക്ക് പുറമെ, ഇവർക്കുള്ള പ്രധാന തെ ളിവുകൾ താഴെ കാണുന്നതുപോലെയുള്ള ഹദീഥുകളാണ്: (1) ഒരു പ്രസംഗത്തിൽ നബി ഇപ്രകാരം പറഞ്ഞതായി അംറുബ്നുഖാരിജ: (റ) ഉദ്ധരിച്ചിരിക്കുന്നു: "നിശ്ചയമായും, എല്ലാ അനന്തരാവകാശികൾക്കും അവരുടെ അവകാശം (ഓഹരി) കൊടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനാൽ, ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല.' (അ; ജ; ബ; ദാ.) അൽപം ചില അക്ഷരവ്യത്യാസങ്ങളോടുകൂടിയാണെങ്കിലും ഈ ആശയം വ്യക്തമാക്കുന്ന ഹദീഥുകളും, മഹാൻമാരിൽ നിന്നുള്ള രിവായത്തുകളും വേറെയും പലരും ഉദ്ധരിച്ചിട്ടുണ്ട്. ഹദീഥാണെങ്കിൽ ന്യൂനതകളില്ലാത്തതുമാകുന്നു. (2) അബീവക്ക്വാസ്വ് (റ) രോഗ ശയ്യയിലായിരുന്നപ്പോൾ, തനിക്ക് കുറേ നേരേ അവകാശിയായി ഒരു മകൾ മാത്രമേ ഉള്ളു -വെന്നും പറഞ്ഞുകൊണ്ട് തന്റെ ധനത്തിന്റെ മൂന്നിൽ രണ്ടംശം വസ്വിയ്യത്തായി നൽകാമോ എന്ന് നബി യോട് അദ്ദേഹം ചോദിക്കുകയുണ്ടായി. അത് പാടില്ലെന്ന് നബി പറഞ്ഞു. എന്നാൽ പകുതി ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അതും നബി അനുവദിച്ചില്ല. എന്നാൽ ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ നബി ഇങ്ങനെ പറഞ്ഞു: "എന്നാൽ മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ് . തന്റെ അനന്തരാവകാശികളെ ജനങ്ങളോട് കൈകാട്ടുന്നവരായി വിട്ടുപോകുന്നതിനെക്കാൾ തനിക്ക് ഉത്തമം, അവരെ ധനികരായി വിട്ടുപോകുന്നതാകുന്നു.' ഈ സംഭവം ബുഖാരിയും, മുസ്ലിമും (റ) രേഖപ്പെടുത്തിയിട്ടുള്ളതാണ്. അനന്തരാവകാശ നിയമപ്രകാരം സ്വത്തിന് അവകാശികളായി -രിക്കുന്നവരെ സംബന്ധിച്ചിടത്തോളം വസ്വിയ്യത്തിന്റെ നിയമം അവകാശികളല്ലാതായിത്തീരുന്ന മാതാപിതാക്കളെയും അടുത്ത കുടുംബ -ങ്ങളെയും സംബന്ധിച്ചിടത്തോളം വസ്വിയ്യത്തിന്റെ നിയമം മെ റ്റാരു അഭിപ്രായം. സ്വത്തുടമയെ മാതാപിതാക്കൾക്ക് നിയമപ്രകാരം അനന്തരാവകാശം ലഭിക്കാതെ വരാം. കൂടുതൽ അടുത്ത കുടുംബാംഗങ്ങൾ ഉള്ള കാരണത്താൽ അവരെക്കാൾ അകന്ന കുടുംബാംഗങ്ങൾക്കും അവകാശം കിട്ടാതെ വരാം. അതോടുകൂടി അവർ ദരിദ്രരും ജീവിത ക്ളേശം അനുഭ -വിക്കുന്നവരും ആയിരിക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഈ മാതാപിതാക്കൾക്കും കുടും -ബങ്ങൾക്കും വസ്വിയ്യത്ത് അനന്തരാവകാശം ലഭിക്കുന്ന ആർക്കും വസ്വിയ്യത്ത് നിർബന്ധമില്ലെന്നുമാണ് ഈ അഭിപ്രായക്കാരുടെ പക്ഷം. വസ്വിയ്യത്തിന്റെ കൽപന ഒരു നിർബന്ധ നിയമമല്ലെന്ന അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം. നന്തരാവകാശ നിയമംകൊണ്ട് വസ്വിയ്യത്തിന്റെ നിയമം ദുർബലപ്പെടുത്തപ്പെടുകയ ല്ല ചെയ്തിരിക്കുന്നതെന്നും, വസ്വിയ്യത്തിന്റെ നിയമം പ്രാവർത്തികമാക്കുന്നതിന്റെ ഒരു വിശദീകരണം മാത്രമാണ് അനന്തരാവകാശ നിയമങ്ങളെന്നുമാണ് വേറെ ചിലർ പറയുന്നത്. ഇത് അർത്ഥവത്തായ ഒരഭിപ്രായമായി തോന്നുന്നില്ല. മേൽ അവയുടെ ഏതാനും തെളിവുകളും ചൂണ്ടക്കാട്ടിയശേഷം ഇബ്നു കഥീർ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിങ്ങനെ ഉദ്ധരിക്കാം: വസ്വിയ്യത്തിന്റെ നിയമം ഒരു നിർബന്ധിത നിയമം തന്നെ ആയിരുന്നുവെന്നാണ് ചിലർ പറയുന്നത്. അതുതന്നെയാണ് ആയത്തിന്റെ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നതും. അപ്പോൾ, ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ അധികമാളുകളും ഫുക്വഹാക്കളിൽ കാര്യപ്പെട്ടവരായ ആളുകളും പറയുന്നത് പോലെ, ഇത്വസ്വിയ്യത്തിന്റെ ഈ ആയത്ത് മുഖേന "മൻസൂഖാ'യി (കാ -ലഹരണപ്പെട്ടതായി)-രിക്കണമെന്ന് തീർച്ചപ്പെടുന്നു. കാരണം, അനന്തരാ -വകാശികളായി വരുന്ന മാതാപിതാക്കൾക്കും അടുത്ത കുടുംബങ്ങൾക്കും വസ്വിയ്യത്ത് ചെയ്യുന്നതിന്റെ നിർബന്ധം ദുർബ്ബലപ്പെട്ടുപോയിട്ടുണ്ട് എന്ന് "ഇജ്മാ-ഉ്' (പണ്ഡിതൻമാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ളതാകുന്നു. അത്രയുമല്ല, "എല്ലാ അനന്തരാവകാശികൾക്കും അവരുടെ അവകാശം അല്ലാഹു കൊടുത്തിട്ടുണ്ട്. എനി ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല' എന്ന് മേലുദ്ധരിച്ച ഹദീഥ്മൂലം അത് വിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോൾ, അനന്തരാവകാശത്തിന്റെ ആയത്ത് ഒരു സ്വതന്ത്ര നിയമം തന്നെയാകുന്നു. (അത് വസ്വിയ്യത്തിന്റെ വിശദീകരണമല്ല) അനന്തരാവകാശത്തിന്റെ ഓഹരിയും പങ്കുള്ളവർക്ക് അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഒരു നിർബന്ധ വിധിയുമാണത്. അത് മുഖേന വസ്വിയ്യത്തിന്റെ ഈ വിധി പാടെ നിറുത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. എനി, അനന്തരാവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുടെ കാര്യമാണ് ബാക്കിയുള്ളത്. അവർക്ക് ന്റ മൂന്നിലൊരുഭാഗത്തിൽ നിന്ന് വസ്വിയ്യത്ത് ചെയ്യുന്നത് ഒരു വേണ്ടപ്പെട്ട കാര്യവുമാകുന്നു. ഈ ആയത്തിന്റെ സാരം വ്യാപകമാണെന്നുള്ളതിന് പുറമെ, ഇബ്നു മർ (റ)ൽ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഇതിന് തെളിവാകുന്നു. അതായത് "ഒരാൾക്ക് വസ്വിയ്യത്ത് ചെയ്യത്തക്ക വല്ലതും ഉെണ്ടങ്കിൽ അത് തെ ന്റ അടുക്കൽ എഴുതിവെക്കപ്പെടാതെ രണ്ട് രാത്രി കഴിച്ചുകൂ ട്ടാതിരിക്കൽ അവന്റെ കടമയാണ് എന്ന് റസൂൽ പറഞ്ഞിരിക്കുന്നു.' ഇബ്നു ഉമർ (റ) പറയുകയാണ്: "റസൂൽ ഇത് പറയുന്നത് കേട്ടതുമുതൽ ഒരു രാത്രി പോലും എന്റെ വസ്വിയ്യത്ത് എന്റെ അടുക്കൽ എഴുതിവെക്കപ്പെടാതെ ഉണ്ടായിട്ടില്ല.' അടുത്ത ബന്ധുക്കൾക്ക് നന്മയും ഗുണവും ചെയ്തുകൊടുക്കുന്നത് സംബന്ധിച്ച് ആയത്തുകളും ഹദീഥുകളും വളരെ അധികമുണ്ടുതാനും.' ( ابن كثير ) ഒരാളുടെ ധനം എത്ര കുറച്ചോ അധികമോ ആയിരുന്നാലും അയാളുടെ അവകാശികൾ ആരൊക്കെയാണെന്നും ഓരോരുത്തർക്കും അവകാശപ്പെട്ടത് ത്രയാണെന്നും അനന്തരാവകാശ നിയമപ്രകാരം വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു . വസ്വിയ്യത്തും കടവും ഉെണ്ടങ്കിൽ അത് രണ്ടും കഴിച്ച് ബാക്കി മാത്രമേ അവകാശികൾക്ക് ഭാഗിക്കാവൂ എന്നും ക്വുർ-ആൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വസ്വിയ്യത്ത് ആർക്കെല്ലാം എത്ര വീതം വേണമെന്ന് ആയത്തിലും ഹദീഥിലും നിർണയിക്കപ്പെട്ടിട്ടുമില്ല. കവിഞ്ഞപക്ഷം ആകെയുള്ള സ്വത്തിന്റെ മൂന്നിലൊരംശം മാത്രമേ വസ്വിയ്യത്ത് ചെയ്യാവൂ എന്ന് മുകളിൽ (റ)ന്റെ സംഭവത്തിൽ നബി കൽപിക്കുകയും ചെയ്തിരിക്കുന്നു. മേൽ ചൂണ്ടിക്കാട്ടിയ എല്ലാ വസ്തുതകളും തെളിവുകളും പ രിശോധിക്കുമ്പോൾ വസ്വിയ്യത്തിനെ സംബന്ധിച്ച് ഇത്രയും കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാ ൻ കഴിയുന്നതാണ്:- (1) അനന്തരാവകാശ നിയമ പ്രകാരം സ്വത്തവകാശം ലഭിക്കുന്ന കു ടുംബാംഗങ്ങൾക്ക് പ്രത്യേകമായി വസ്വിയ്യത്ത് ചെയ്യേണ്ടതില്ല. അത് പാടില്ലാത്തതുമാകുന്നു. (2) സ്വത്തവകാശം കിട്ടുന്നവരിൽ തന്നെ കൂടുതൽ ദാരിദ്യ്രവും ബുദ്ധിമുട്ടുമുള്ളവർക്ക് അവരുടെ ആ പ്രത്യേകത കണക്കിലെടുത്തുകൊണ്ട് വല്ലതും വസ്വിയ്യത്ത് ചെയ്യുന്നപക്ഷം, അത് മറ്റുള്ള അവകാശികളുടെ സമ്മതത്തോടുകൂടി ആയിരിക്കേണ്ടതാണ്. ചില ഹദീഥുകളിൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. (3) സ്വത്തവകാശം ലഭിക്കാത്ത അടുത്ത ബന്ധുക്കൾക്ക് വല്ലതുമൊക്കെ വസ്വിയ്യത്ത് ചെയ്യൽ എല്ലാവരുടെയും ധാർമികമായ കടമയാകുന്നു. ഈ ക ടമയെകുറിച്ച് നീതിന്യായ കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടാവതല്ലെങ്കിലും ഒഴിച്ചുകൂടാത്ത ഒരു ബാധ്യതയാണ്. സൂക്ഷ്മതയുള്ള ഭയഭക്തൻമാരുടെ മേൽ കടമയാണത് എന്ന വാക്യത്തിൽ നിന്ന് ഇതിന്റെ ഗൗരവം മനസ്സിലാക്കാം. (4) ധനത്തിന്റെ തോതും, അടുത്ത ബന്ധുക്കളുടെ സ്ഥിതിഗതികളും കണക്കിലെടുത്തുകൊണ്ടായിരിക്കണം വസ്വിയ്യത്ത്. അതിൽ പക്ഷഭേദം വരുത്താതെ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. വസ്വിയ്യത്ത് ആചാരമര്യാദയനുസരിച്ച് ആയിരിക്കണമല്ലോ. (5) ആകെ സ്വത്തിന്റെ മൂന്നിലൊരംശത്തിൽ ഒതുങ്ങി നിൽക്കണം വസ്വിയ്യ -ത്ത്. ഒരു കാരണത്താലും അതിൽ കവിയുവാൻ പാടില്ലെന്ന് നബി -യുടെ ഹദീഥിൽ നിന്ന് വ്യക്തമാണ്. വസ്വിയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ക്വുർ-ആനിലും ഹദീഥിലും വളരെ അധികം മുസ്ലിം സമുദായ മദ്ധ്യേ ഈ വിഷയത്തിൽ വളരെ അലസതയും അവഗണനയുമാണുള്ളത്. വസ്വിയ്യത്ത് ചെയ്യുന്നവരിൽ പോലും തോൽപിക്കുക മുതലായ ചില ദുരുദ്ദേശ്യ -ങ്ങൾ വെച്ചുകൊണ്ട് അത് ചെയ്യുന്നവരും ദുർലഭമല്ല. ഇത്തരം സമ്പ്രദായങ്ങളിൽ നിന്നാ ണ് ഇസ്ലാമിന്റെ ഗുണകാംക്ഷികളായി ചമയുകയും, യഥാർത്ഥത്തിൽ ഇസ്ലാമിക നിയമങ്ങളെ മാറ്റിമറിക്കുവാൻ യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചില പിൻതിരിപ്പൻമാർ മുതലെടുത്ത് വരുന്നത്. ഒരാളുടെ ജീവിതകാലത്ത് അയാളുടെ ഒരു പുത്രൻ മരണപ്പെട്ടാൽ, മറ്റു ജീവിച്ചിരിപ്പുള്ള പുത്രൻമാരെപ്പോലെ ആ മരണപ്പെട്ട പുത്രന്റെ മക്കൾക്കുംസ്വത്തുടമയുടെ നേരെ പുത്രൻമാരുള്ളപ്പോൾ തന്നെ പൗത്രൻമാർക്കുംസ്വത്തവകാശം ന ൽകപ്പെടാത്തത് അനന്തരാവകാശ നിയമത്തിലെ ഒരു അനീതിയാണെന്നും, അനാഥരായ ആ പൗത്രരോട് ചെയ്യുന്ന അക്രമമാണെന്നും, ഈ നിയമം ണന്നും മറ്റും അവർ ജൽപിക്കുന്നു. ഇസ്ലാമിന്റെ പേരിൽ ഈ അപവാദം പുറപ്പെടുവിക്കുന്ന ആ ആളുകൾ ഒരു യഥാർത്ഥം വിസ്മരിച്ചിരിക്കുകയാണ്. ഒരാൾ മരണ -പ്പെടുമ്പോൾ ജീവിച്ചിരിപ്പുള്ളവരിൽ അയാളുമായി കൂടുതൽ അടുപ്പവും ബന്ധവുമുള്ളവർ ആരാണെന്ന അടിസ്ഥാനത്തിലാണ് അനന്തരാവകാശം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് . ദാരിദ്യ്രമോ ധനമോ, കഴിവോ കഴിവുകേടോ അതിൽ പരിഗണിക്കപ്പെട്ടിട്ടില്ല. ര മറിച്ച് വസ്വിയ്യത്തിലാകട്ടെ, അക്കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ടാണ് ഇന്നിന്നവർക്ക് ഇത്രവീതം എന്ന് കണക്കാക്കാതെ മര്യാദയും സദാചാര -വുമനുസരിച്ചായിരിക്കണം വസ്വിയ്യത്ത് എന്ന് കൽപിച്ചിരിക്കുന്നതും. അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചു തന്ന മുറപ്രകാരം അനന്തരാവകാശനിയമവും, വസ്വിയ്യത്ത് നിയമവും സമുദായം കൈകാര്യം ചെയ്യാത്തതിൽ നിന്നാണ് ഇത്തരക്കാർക്ക് ഇസ്ലാമി ന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കുവാൻ ഇടവന്നതും, വരുന്നതുമെന്ന് മുസ്ലിം സമുദായം ഓർക്കേണ്ടിയിരിക്കുന്നു. വിഭാഗം - 23
2:183–185

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ

أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ هُدٗى لِّلنَّاسِ وَبَيِّنَٰتٖ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُۖ وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۗ يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ

(183) ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോൽക്കൽ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ സൂക്ഷ്മത പാലിച്ചേക്കാം. (184) (അതെ) എണ്ണപ്പെട്ട (അൽപം) ചില ദിവസങ്ങളിൽ. എന്നാൽ, നിങ്ങളിൽ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാൽ, അപ്പോൾ, മറ്റു ദിവസങ്ങളിൽനിന്ന് (അത്ര) എണ്ണം (പൂർത്തിയാക്കണം) അതിന് (ഞെരുങ്ങി) സാധിപ്പുണ്ടാകുന്നവരുടെ മേൽ (അവർ നോമ്പു- ഒരു സാധുവിന്റെ ഭക്ഷണം- (കടമ) ഉണ്ടായിരിക്കും. എന്നാൽ, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാൽ അതവന് ഉത്തമമത്രെ. നിങ്ങൾ നോമ്പുനോൽക്കുന്നതാകട്ടെ, നിങ്ങൾക്ക് (കൂടുതൽ) ഉത്തമമാകുന്നു; നിങ്ങൾക്ക് അറിയാവുന്നതാണെങ്കിൽ. (185) "റമദ്വാൻ' മാസം ക്വുർ-ആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)-കുന്നു;- മനുഷ്യർക്ക് സൻമാർഗദർശകമായും, മാർഗദർശനവും (സത്യാസത്യ) വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായുംകൊണ്ട്. ആകയാൽ, നിങ്ങളിൽ ആർ (ആ) മാസത്തിൽ ഹാജറുണ്ടായോ അവൻ, അതിൽ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാൽ, മറ്റു ദിവസങ്ങളിൽ നിന്ന് (അത്ര) എണ്ണം (പൂർത്തിയാക്കണം). അല്ലാഹു, നിങ്ങളിൽ എളുപ്പത്തെ (സൗകര്യത്തെ) ഉദ്ദേശിക്കുന്നു; നിങ്ങളിൽ അവൻ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കുവാൻ വേണ്ടിയും, നിങ്ങൾക്ക് അല്ലാഹു സൻമാർഗം കാണിച്ചു തന്നതിന്റെ പേരിൽ നിങ്ങൾ അവന് "തക്ബീർ' (മഹത്വകീർത്തനം) നടത്തുവാൻ വേണ്ടിയും, നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്). (183) َ9آم َ ن ُ وا ا ഹേ വിശ്വസിച്ചവരേ ك ُ ت ِ ب َ നിയമിക്ക (രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു. നിങ്ങളുടെ മേൽ الص ِ ّ ي َ ام ُ നോമ്പുനോൽക്കൽ നിയമിക്കപ്പെട്ടതുപോലെ നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിങ്ങളായേക്കാം, ആകുവാൻ വേണ്ടി സൂക്ഷ്മത പാലിക്കും. (184) ചില ദിവസങ്ങളിൽ എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട) എന്നാൽ ആരെങ്കിലുമായിരുന്നാൽ നിങ്ങളിൽ നിന്ന് രോഗി ْ و َ أ അല്ലെങ്കിൽ യാത്രയിൽ എന്നാൽ (അപ്പോൾ) എണ്ണം ദിവസങ്ങളിൽ നിന്ന് أ ُ خ َ ر َ മറ്റുള്ള َ9ا യാതൊരുവരുടെ മേലുണ്ടായിരിക്കും അതിന് സാധിപ്പുണ്ടാകും, അതിനവർക്ക് കഴിവുണ്ടായിത്തീരു -ന്നതാണ് ഒരു തെണ്ടം (പ്രായശ്ചിത്തം) ُ ما َ ع َ ط (അതായത്) ഭക്ഷണം ഒരു സാധുവിന്റെ, പാവത്തിന്റെ ف َ م َ ن ْ എന്നാൽ ആർ, ആരെങ്കിലും സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു خ َ ير ْ ً ا വല്ല നന്മയും, നല്ല കാര്യം ف َ ه ُ و َ എന്നാലത് അവന് ഗുണമാണ്, കൂടുതൽ നല്ലതാണ് നിങ്ങൾ നോമ്പുനോൽക്കുന്നത് നിങ്ങൾക്ക് ഉത്തമമാണ്, കൂടുതൽ നല്ലതാകുന്നു നിങ്ങളാകുന്നുവെങ്കിൽ നിങ്ങൾ അറിയും (185) റമദാൻ മാസം ي ِ َ ّ9أ അവതരിപ്പിക്കപ്പെട്ടതാണ് ِ هي ِ ف അതിൽ ക്വുർ-ആൻ ه ُ د ً ى മാർഗദർശനമായി, സന്മാർഗമായി മനുഷ്യർക്ക് തെളിവുകളായും, വ്യക്തമായ അടയാളങ്ങളായും മാർഗദർശനമാകുന്ന, സന്മാർഗത്തിൽപ്പെട്ട വിവേചനവും, വേർതിരിക്കുന്നതും ആകയാൽ (അപ്പോൾ) ആരെങ്കിലും ഹാജറുണ്ടായാൽ നിങ്ങളിൽ നിന്ന് الش َّ ه ْ ر َ (ആ)-മാസത്തിൽ എന്നാലവൻ അതിൽ നോമ്പുനോൽക്കട്ടെ ആരെങ്കിലും ആയിരുന്നാൽ, ആണെങ്കിൽ അല്ലെങ്കിൽ യാത്രയിൽ എന്നാൽ എണ്ണം മറ്റു ദിവസങ്ങളിൽ നിന്ന് اللها അല്ലാഹു ഉദ്ദേശിക്കുന്നു ُ م ُ ب ِ നിങ്ങൾക്ക് എളുപ്പം (സൗകര്യം), ലഘുത്വം നിങ്ങളിൽ അവൻ ഉദ്ദേശിക്കുന്നുമില്ല ഞെരുക്കം, പ്രയാസം നിങ്ങൾ പൂർത്തിയാക്കുവാൻ വേണ്ടിയും എണ്ണം നിങ്ങൾ "തക്ബീർ' ചെയ്യാനും, മഹത്വകീർത്തനം നടത്തുവാനും َ َّ اللها അല്ലാഹുവിന് അവൻ നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ ആകുവാനും, ആകുകയും ചെയ്യാം നന്ദി കാണിക്കും ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നോമ്പ് നിയമമാക്കിയ -തും, അത് സംബന്ധിച്ച കുറേ കാര്യങ്ങളുമാണ് ഈ വചനങ്ങളുടെ ഉള്ളടക്കം. അവയിൽ നിന്ന് മനസ്സിലാക്കുവാനുള്ള കാര്യങ്ങളെപ്പറ്റി നമുക്കിവിടെ ഒരു സാമാന്യവീക്ഷ ണം നടത്താം. താഴെ പറയുന്ന കാര്യങ്ങൾ ഈ വചനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്:- വിശ്വസിച്ചവരേ എന്ന് വിളിച്ചുകൊണ്ടാണ് നോമ്പ് നി ങ്ങളിൽ നിയമിക്കപ്പെട്ടിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നത്. അതിനാൽ, ഓരോ സ ത്യവിശ്വാസിക്കും നോമ്പ് നിർബന്ധമാകുന്നു. പ്രത്യേകം ഒഴിവ് നൽകപ്പെട്ടവർ മാത്രമേ തിൽ നിന്ന് ഒഴിവുള്ളൂ. ഈ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. (2) ഭക്ഷണപാനീയങ്ങളും സ്ത്രീസംസർഗവും ഉപേക്ഷിച്ചുകൊണ്ടു ള്ള വ്രതമാണ് ഇസ്ലാമിലെ നോമ്പ്. ഇത് പൊതുവെ എല്ലാവർക്കും അൽപം പ്രയാസകരമായ ഒന്നാണെന്ന് പറയേണ്ടതില്ല. ആ നിലക്ക് ഇതൊരു ഭാരപ്പെട്ട നിയമമായി കരുതപ്പെടുവാൻ കാരണമുണ്ട്. മുഹമ്മദ് നബി യുടെ സമുദായമായ നിങ്ങൾക്ക് മാത്രം നിശ്ചയിക്കപ്പെട്ട ഒരു നിയമമല്ല ഇതെന്നും, മുൻ സമുദായങ്ങളിലും നോമ്പ് നിയമിക്കപ്പെട്ടിരുന്നുവെന്നും, നിർണയം ചെയ്യപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രമേ നോ മ്പ് നോൽക്കേണ്ടതുള്ളൂവെന്നുമൊക്കെ പ്രസ്താവിച്ചിരിക്കുന്നത് ഈ മനഃപ്ര യാസം നീക്കം ചെയ്യാൻ വേണ്ടിയാകുന്നു. (3) മുൻ സമുദായങ്ങളിൽ നിയമിക്കപ്പെട്ടതുപോലെ എന്ന് പ റഞ്ഞിരിക്കക്കൊണ്ട് മുൻസമുദായങ്ങളുടെ നോമ്പും ഈ സമുദായത്തിന്റെ നോമ്പും ല്ലാ വിശദാംശങ്ങളിലും യോജിച്ചിരിക്കണമെന്നില്ല. രണ്ടും തമ്മിൽ അൽപമൊക്കെ വ്യത്യാസം ഉണ്ടാകുന്നതിന് വിരോധമില്ല. (4) നോമ്പുകൊണ്ട് സാധിക്കുവാനുള്ള ലക്ഷ്യമായി അല്ലാഹു പറഞ്ഞത് (നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരാകുവാൻ വേണ്ടി) എന്നാകുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകളെ പാലിക്കുക വഴി ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രെ സൂക്ഷ്മത പാലിക്കൽ കൊണ്ട് വിവക്ഷ. ഇക്കാര്യം ഒന്നിലധികം പ്രാവശ്യം മുമ്പ് നാം പ്രസ്താവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. മനുഷ്യനിൽ നിന്നുണ്ടാകുന്ന പാപങ്ങളും തെറ്റുകുറ്റങ്ങളും അവന്റെ ശരീരേച്ഛകളിൽ നിന്നും, വികാരങ്ങളിൽ നിന്നും ഉണ്ടാകുന്നതാണല്ലോ. നോമ്പാകട്ടെ, ആ രണ്ടിനെയും നിയന്ത്രിക്കുന്നതാണ് താനും. അതുകൊണ്ടാണ് വിവാഹം ചെയ്യാൻ കഴിവില്ലാത്ത യുവാക്കളോട് നബി നോമ്പ് നോൽക്കുവാൻ ഉപദേശിച്ചതും, നോമ്പ് പാപങ്ങളെ തടുക്കുന്ന ഒരു പരിചയാണെന്ന് പറഞ്ഞതും. (ബു; മു.) ഒന്നോ രേണ്ടാ നോമ്പ് നോൽക്കുമ്പോഴേക്കും അത് ശാരീ -രിക വികാരങ്ങളെ നിയന്ത്രിച്ചു നിറുത്തുമെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. നോമ്പ് പതിവായി നോൽക്കുന്ന പക്ഷം ശരീരവും ആത്മാവും മനസ്സുമെല്ലാം സ്വയം നിയന്ത്രിതമാകുമെന്ന് തീർച്ചതന്നെ. കേവലം ശാരീരികമായ പരിശീലനമോ, ആരോഗ്യപരമായ ഒരു ശുദ്ധീകരണമോ മാത്രമല്ല നോമ്പ്. മാനസികവും, ആത്മീയവുമായ വമ്പിച്ച നേട്ടങ്ങളും ത് മുഖേന സിദ്ധിക്കുവാനുണ്ട്. പക്ഷേ, നോമ്പ് നാമമാത്രമായാൽ പോരാ, ശരി -യായ അർത്ഥത്തിൽ തന്നെയുള്ളതായിരിക്കണം. അതാണ് നബി ഒരു ഹദീഥിൽ ചൂണ്ടിക്കാട്ടിയത്: "അക്രമം പറയുന്നതും പ്രവർത്തിക്കുന്നതും ആർ ഉപേക്ഷിച്ചില്ലയോ അവൻ അവെ ന്റ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് ഒരാവശ്യവുമില്ല.' (ബു.) (5) എണ്ണപ്പെട്ട ചില ദിവസങ്ങൾ എന്ന് പറഞ്ഞതിന്റെ വിവക്ഷ റമദാൻ മാസത്തിലെ ദിവസങ്ങളാണെന്ന് മൂന്നാമത്തെ വചനം കൊണ്ട് വ്യ ക്തമാണ്. അധികകാലമൊന്നുമില്ല. കുറച്ചു ദിവസങ്ങളേ ചൂണ്ടിക്കാട്ടിക്കൊണ്ട് നോമ്പിന്റെ ഭാരം കുറച്ച് കാണിക്കുകയാണ് ആ വാക്ക് ചെയ്യുന്നത്. (6) രോഗികളെയും, യാത്രക്കാരേയും നോമ്പിന്റെ നിർബന്ധത്തി ൽ നിന്ന് അല്ലാഹു രോഗവും യാത്രയും ഏത് തര -ത്തിലുള്ളതായിരിക്കണമെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. അവ നിമിത്തം എത്ര ദിവസത്തെ നോമ്പ് വിട്ടുപോയോ അത്ര എണ്ണം മറ്റു ദിവസങ്ങളിലായി ത് നോറ്റു വീട്ടണമെന്ന് കൽപിക്കുകയും ചെയ്തിരിക്കുന്നു. നോമ്പ് പിടിക്കുവാൻ കഴിയാതിരിക്കത്തക്കതോ, നോമ്പ് നോൽക്കുന്ന പക്ഷം ശരീരത്തിനോ അവയവങ്ങൾക്കോ വല്ല കേടുപാടും സംഭവിക്കാവു -ന്നതോ ആയ രോഗമായിരിക്കണമെന്നും, നമസ്കാരം ചുരുക്കി (ക്വസ്വ്റാക്കി ) നമസ്കരിക്കുവാൻ അനുവദിക്കപ്പെടുന്നത്ര ദൂരയാത്രയായിരിക്കണമെന്നുമാണ് പല പണ്ഡിതൻമാരും പറഞ്ഞു കാണുന്നത്. നമസ്കാരം ക്വസ്വ്റാക്കുന്നതിനുള്ള ദൂരം നിർണയിക്കുന്നതിലാണെങ്കിൽ, പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടുതാനും. അവയിൽ ഇന്നത് മാ്ര തമാണ് ശരിയായതെന്ന് തീരുമാനിക്കത്തക്ക തെളിവുകളില്ലാത്ത സ്ഥിതിക്കും, അല്ലാ ഹു ഒരു ഉപാധിയും സൂചിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്കും സാധാരണ പതിവനുസരിച്ച് " രോഗി' എന്നും "യാത്രക്കാരൻ' എന്നും ശരിയായ അർത്ഥത്തിൽ പറയപ്പെടത്തക്ക രോഗവും യാ ത്രയും ഉണ്ടായാൽ മതിയാകും എന്നത്രെ മറ്റൊരഭിപ്രായം. ഇതാണ് കൂടുതൽ ന്യായയുക്തമായി തോന്നുന്നത്. (അല്ലാഹുവിനറിയാം) പക്ഷേ, ഒരു കാര്യം പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. അങ്ങാടിയിൽ സാധനം വാങ്ങാൻ പോകുന്നവനും, അൽപം ജലദോഷം പിടിപെട്ടവനുമൊക്കെ യാ ത്രക്കാരനും രോഗിയുമായി കണക്കാക്കാമെന്നും, അവർക്കൊക്കെ നോമ്പിൽ നിന്ന് ഒഴിവാകാമെന്നും വരെ ഇതിനെ വ്യാഖ്യാനിച്ചുകൂടാത്തതാകുന്നു. രോഗിക്കും യാത്രക്കാരനും ഇളവ് നൽകിയതിലുള്ള ഒരു തത്വം, അവർക്ക് നോമ്പ് നോൽക്കുവാൻ സ്വാഭാവികമായുണ്ടാകുന്ന വിഷമമാണല്ലോ. വിഷമമാകട്ടെ, തിട്ടപ്പെടുത്തി അളന്ന് കണക്കാക്കാവുന്ന കാര്യവുമല്ല. മാത്രമല്ല, എന്നൊരു ഉപാധി അല്ലാഹു പ്രസ്താവിച്ചിട്ടുമില്ല. ഹദീഥിലും അത് വ്യക്തമാക്കപ്പെട്ടു കാണുന്നില്ല. അതുകൊണ്ട് നോമ്പിന് ബുദ്ധി -മുട്ടുണ്ടായാലും ഇല്ലെങ്കിലും രോഗിക്കും യാത്രക്കാരനും നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ലെന്നും, ബുദ്ധിമുട്ടുള്ള പക്ഷം നോമ്പ് ഉപേക്ഷിക്കുകതന്നെ വേണമെന്നും മൊത്ത -ത്തിൽ മനസ്സിലാക്കാം. ഹദീഥുകൾ പരിശോധിക്കുമ്പോൾ അതാണ് മനസ്സി -ലാകുന്നതും. ചില ഹദീഥുകൾ താഴെ ഉദ്ധരിക്കുന്നുമുണ്ട്. (7) ين يطيقونه فدية9ا /و َ ع (നോമ്പിന് സാധിപ്പുണ്ടാകുന്നവരുടെ മേൽ തെണ്ടം കടമയുണ്ട്) എന്ന് പറഞ്ഞതിന്റെ താൽപര്യത്തെപ്പറ്റി രണ്ടഭിപ്രായങ്ങളാണുള്ളത്. ഭൂരിഭാഗം ക്വുർ-ആൻ വ്യാഖ്യാതാക്കളും പണ്ഡിതൻമാരും സ്വീകരിച്ച അഭിപ്രായം ഇങ്ങനെയാകുന്നു: നോമ്പ് നിർബന്ധമാക്കപ്പെട്ട ആദ്യഘട്ടത്തിൽ സത്യവിശ്വാസികൾക്ക് അത് കുറേ പ്രയാസകരമായി അനുഭവപ്പെട്ടിരുന്നു. (ഹിജ്റഃ രണ്ടാം കൊല്ലത്തിൽ യുദ്ധ നിയമം അവതരിക്കുന്നതിന് അൽപം മുമ്പായിരുന്നു നോമ്പിന്റെ നിയമമായത്) അതുകൊണ്ട് അല്ലാഹു അവർക്ക് അന്ന് അനുവദിച്ചുകൊടുത്ത ഒരു ഇളവായിരു ന്നു അത്. അതായത്, നോമ്പ് പിടിക്കുവാൻ കഴിവുള്ളവർക്ക്രോഗികളും യാ്ര തക്കാരുമല്ലാത്തവർക്ക്നോമ്പ് നോൽക്കുകയോ, നോമ്പിന് പകരം ഓരോ ദിവസത്തിനും ഓരോ സാധുവിന്റെ ഭക്ഷണം വീതം തെണ്ടമായി കൊടുക്കുകയോ ചെയ്താൽ മതിയായിരുന്നു. അതേ സമയം നോമ്പ് നോൽക്കുന്നതാണ് കൂടുതൽ ഉത്തമമെന്നും അറിയിച്ചിരു -ന്നു. നോമ്പ് പിടിക്കാതെ തെണ്ടംകൊണ്ട് മതിയാക്കുന്നവർ പിന്നെ ആ നോമ്പ് നോറ്റു വിട്ടേണ്ടതുമില്ല. ഇതാണ് ആ വാക്യത്തിന്റെ താൽപര്യം. കൊല്ലത്തിനുശേഷമാണെന്ന് (185--ാം) വചനത്തിൽ മാസത്തിൽ അവൻ അതിൽ നോമ്പ് നോൽക്കട്ടെ) എന്ന് അവതരിച്ചതോടെ ഈ ഇളവ് ദുർബ്ബലപ്പെട്ടുപോകുകയും, നോമ്പ് നോൽക്കുകത ന്നെ വേണമെന്ന് നിയമമായിത്തീരുകയും ചെയ്തു. ഇസ്ലാമിന്റെ മറ്റു പല നിയമങ്ങളുമെന്നപോലെ, നോമ്പിന്റെ നിയമവും ക്രമേണയായിട്ടാണ് സ്ഥിരപ്പെടുത്തപ്പെട്ടത്. ഈ അഭിപ്രായത്തിന് ആസ്പദമായ ഹദീഥ് ഇതാകുന്നു:- സലമത്തുബ്നുൽ ( سلمة بن الاكوع رضى االله عنه ) പ്രസ്താവിച്ചതായി പ്രധാന ഹദീഥ് ഗ്രന്ഥങ്ങളിലെല്ലാം ഇപ്രകാരം വന്നിട്ടുണ്ട്: (സാധിപ്പുണ്ടാകുന്നവരുടെ മേൽ തെണ്ടമുണ്ട്) എന്ന വചനം അവതരി -ച്ചപ്പോൾ, ഞങ്ങളിൽ നോമ്പ് നോൽക്കുവാൻ ഉദ്ദേശിച്ചവർ നോൽക്കുകയും, നോമ്പ് വി ട്ടുകളയാൻ ഉദ്ദേശിച്ചവർ വിട്ടുകളയുകയും തെണ്ടം കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതിന്റെ ശേഷമുള്ള മാസത്തിൽ ഹാജറുള്ളവർ നോമ്പുനോൽക്കട്ടെ) എന്ന വചനം അവതരിച്ചു അതിനെ "നസ്ഖ്' ചെയ്യുന്നത് (ദുർബ്ബലപ്പെ -ടുത്തുന്നത്) വരെ അങ്ങനെ ചെയ്തു വന്നു' (ബു-; മു; -ദാ; -തി; -ന; -ത്വ. മുതലാ -യവർ) രണ്ടാമത്തെ അഭിപ്രായം, ഇബ്നു-അബ്ബാസ് (റ) മുതലായവരുടെതാണ്. നോമ്പിന് കഴിവുള്ളവർ തെണ്ടം കൊടുക്കണമെന്ന് പറഞ്ഞത്, വാർദ്ധക്യം മൂലം നോമ്പ് നോൽക്കുവാൻ പ്രയാസം നേരിടുന്ന സ്ത്രീ പുരുഷൻമാരെ സംബന്ധിച്ചാണ് എന്ന് ഇബ്നു-അബ്ബാസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. നോമ്പ് മൂലം ഗർഭസ്ഥശിശുവിന് ദോഷം ബാധിക്കുമെന്ന് കാണുന്ന ഗർഭിണികളും, മുല കുടിക്കുന്ന കുട്ടിക്ക് ബാധിക്കുമെന്ന് കാണുന്ന മാതാക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്ന് വേറെ ചിലരിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ, അൽപം വിഷമം സ ഹിച്ചുകൊണ്ട് മനുഷ്യന് ചെയ്യാൻ കഴിയുന്നതാണ് എന്നാണ് ط َ اق َ ة (ത്വാക്വത്ത്)ന്റെ അർത്ഥം. ഈ മൂലത്തിൽ നിന്നുള്ള ക്രിയയാണ് ي ُ ط ِ يق ُ (യുത്വീക്വു). അതോടുകൂടി, (യുത്വവ്വക്വൂന) എന്നും മറ്റും ഇവിടെ വായനയുമുണ്ട്. ഞെരുങ്ങിക്കഴിവുണ്ടാകുക എന്നാണിതിന് അർത്ഥം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് എന്ന വാക്കിന് "അതിന് (ഞെരുങ്ങി) കഴിവുണ്ടാകുന്നവർ' എന്ന് നാം അർത്ഥം ക ൽപിച്ചിരിക്കുന്നത്. അവയുടെ തെളിവുകളും ഉദ്ധരിച്ചശേ ഷം ഇമാം ഇബ്നുജരീർ (റ) ചെയ്ത ഒരു പ്രസ്താവനയുടെ പ്രസക്തഭാഗം ട ഉദ്ധരിക്കാം:- الخ (അതിന് സാധിപ്പുണ്ടാകുന്നവരുടെ മേൽ ഒരു സാധുവിന്റെ ഭക്ഷണം നൽകുകയെന്ന തെണ്ടമുണ്ട്) എന്നതിന്റെ വ്യാഖ്യാനത്തിൽ ഏറ്റവും നല്ല അഭിപ്രായം, അത് "മൻസൂഖാ'കുന്നുവെന്നുള്ളതാണ്. കാരണം, നോമ്പിന് കഴിവുണ്ടാകുന്നവരുടെ മേൽ തെണ്ടം കൊടുക്കൽ നിർബന്ധമാണെന്ന് വരുകയും, അതേ സമയം യാത്രക്കാരല്ലാത്ത ആരോഗ്യവാൻമാരായി നാട്ടിൽ വസിക്കുന്നവരിൽ കഴിവുള്ളവരെല്ലാം നോമ്പ് നോൽക്കൽ നിർബന്ധമാണെന്നും നോമ്പ് തണ്ടം കൊടുക്കുന്നത് അനുവദനീയമല്ലെന്നും മുസ്ലിംകളെല്ലാം ഏകോപി -ക്കുകയും ചെയ്തിരിക്കുമ്പോൾ, ആ വചനം മൻസൂഖാണെന്ന് തീർച്ചയാണ്. മാത്രമല്ല, ഇതി നെ ബലപ്പെടുത്തുന്ന തെളിവുകൾ ഇബ്നു-ഉമർ, സലമത്തുബ്നുൽ (റ) എന്നിവരിൽ നിന്ന് നാം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ടല്ലോ.' മൊത്തത്തിൽ ഇങ്ങനെ പറയാം: നോമ്പ് പിടിക്കുവാൻ പ്രയാസമുള്ള കി ഴവൻമാരും കിഴവികളും നോമ്പ് നോൽക്കേണ്ടതില്ല. കഴിവുള്ള പക്ഷം ഓരോ ദിവസത്തിനും ഒരു സാധുവിന് റെ ഭക്ഷണം തെണ്ടം കൊടുക്കണം. പിന്നീട് നോറ്റു വീട്ടുന്ന പ്രശ്നം അവരെ ബാധിക്കുന്നുമില്ല. ഗർഭത്തിലിരിക്കുന്നതോ, മുലകുടിക്കുന്നതോ ആയ ശിശുക്കളെപ്പറ്റിയോ, സ്വന്തം ദേഹങ്ങളെപ്പറ്റിയോ നോമ്പുമൂലം ദോഷം മന്ന് ഭയപ്പെടുന്ന സ്ത്രീകളും നോമ്പ് പിടിക്കേണ്ടതില്ല. പക്ഷേ, തെണ്ടം കൊടുത്താൽ മതിയെന്നും, അതല്ല സാധ്യമാകുമ്പോൾ നോറ്റു വീട്ടുകകൂടി തെണ്ടം വേണ്ടതില്ലനോറ്റു വീട്ടുകയാണ് അഭിപ്രായങ്ങളുണ്ട്. ( كما فى ابن كثير ) വിശദീകരണങ്ങൾക്കും ഓരോന്നിന്റെയും ന്യായങ്ങൾക്കും ഇവിടെ മുതിരുന്നില്ല. രോഗികളെയും, യാത്രക്കാരെയും സംബന്ധിച്ച് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട് . പ്രായം തികയാത്ത കുട്ടികൾക്കും വിശേഷബുദ്ധിയില്ലാത്തവർക്കും നോമ്പും മറ്റും നിർബന്ധമില്ലെന്നുള്ളതിലും തർക്കമില്ല. ഇപ്പറഞ്ഞവരല്ലാത്ത ആളുകളെല്ലാം റമദ്വാൻ നോമ്പുനോൽക്കൽ നിർബന്ധമാണെന്നുള്ളതിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യ ത്യാസം ഉണ്ടായിട്ടില്ല. ഈ അടുത്തകാലത്ത് മാത്രം ചിലർ മേൽപറഞ്ഞ യഥാർത്ഥങ്ങളൊന്നും വകവെക്കാതെ ഈ വാക്യത്തിന്റെ ബാഹ്യാർത്ഥം മാത്രം കണക്കിലെടുത്തുകൊണ്ട് റമദ്വാൻ മാസത്തിൽ നോമ്പ് നോൽക്കുകയോ, പകരം തെണ്ടം കൊടുക്കുകയോ ചെയ്താൽ മതിയെന്നാണ് ഇസ്ലാമിലെ വിധി എന്ന് സമർത്ഥിക്കാറുണ്ട്. തങ്ങൾക്ക -ല്ലാതെ മുമ്പുള്ളവർക്കൊന്നും ക്വുർ-ആൻ വേണ്ടത് പോലെ മനസ്സിലാക്കുവാനോ, ക്വുർ-ആന്റെ സിദ്ധാന്തങ്ങൾ വിലയിരുത്തുവാനോ കഴിഞ്ഞിട്ടില്ലെന്ന ഒരു പൊങ്ങച്ചഭാവം കൂടി ഇവരുടെ വാക്കുകളിൽ പ്രകടമാകുന്നു. ആധുനിക ലഹരി, ഭൗതിക ചിന്താഗതി, പുത്തൻ അഭിപ്രായങ്ങൾ വഴി ജനശ്രദ്ധ ആകർഷിക്കുവാനുള്ള താൽപര്യം ആദിയായവയാണ് ഇതുപോലെയുള്ള അഭിപ്രായങ്ങൾക്ക് പിന്നിലുള്ളതെന്ന് ഊഹിക്കേണ്ടി യിരിക്കുന്നു. മതവിശ്വാസികളിൽ പോലും മതബോധം നശിച്ചുകൊണ്ടിരിക്കുന്ന ക്കാലത്ത് മതശാസനകളിൽ ഇതുപോലെ അയവ് ലഭിക്കുമാറുള്ള ഏത് അഭിപ്രായവും സ്വാഗതം ചെയ്യാൻ ഇക്കാലത്ത് ആളെ കിട്ടാതെ വരികയില്ലല്ലോ. (8) തെണ്ടം കൊടുക്കേണ്ടത് ഒരു സാധുവിന്റെ ഭക്ഷണം ആണെന്നാണ് അല്ലാഹു പറഞ്ഞത്. അത് ഇന്നതരം ഭക്ഷണമായിരിക്കണമെ -ന്നോ, ഇത്ര അളവ് വേണമെന്നോ പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് സാധാരണ ഗതിയിൽ ഭക്ഷണ -മായി കരുതപ്പെടുന്ന ഭക്ഷ്യപദാർത്ഥവും, സാധാരണഗതിയിൽ ഒരാൾക്ക് ഭക്ഷി -ക്കുവാൻ വേണ്ടിവരുന്ന അളവും മതിയാകുമെന്ന് വെക്കുവാനാണ് ന്യായം. ഒരു ദി വസത്തെ നോമ്പിന്റെ സ്ഥാനത്താണ് ഇപ്പറഞ്ഞത്. കൂടുതൽ ദിവസത്തേക്ക് കൂടുതൽ സാധു -ക്കൾക്ക് വേണ്ടുന്ന ഭക്ഷണവും നൽകണം. അനസുബ്നുമാലിക് (റ) അദ്ദേഹത്തിന്്ര പായാധിക്യം നിമിത്തം നോമ്പ് പിടിക്കുവാൻ പ്രയാസമായിത്തീർന്നപ്പോൾ ഒന്നോ രേണ്ടാ കൊല്ലം ഓരോ ദിവസവും ഓരോ സാധുവിന് മാംസവും റൊട്ടിയും ഭക്ഷിക്കുവാൻ സ്വഹീഹുൽ ബുഖാരിയിൽ (നിവേദന പരമ്പര കൂടാതെ) ഉദ്ധരി -ച്ചിരിക്കുന്നു. ഒരാളുടെ ഭക്ഷണത്തിന് ഒരു "മുദ്ദ്' (രണ്ട് കൈകളും ചേർത്ത് വാരിയാൽ കി ട്ടുന്നത്ര) ധാന്യം എന്ന് ചില മഹാൻമാർ കണക്കാക്കിക്കാണുന്നത് അതിന്റെ ഒരേകദേശ നിർണയമാണെന്നാണ് മനസ്സിലാകുന്നത്. ഭക്ഷണം പാകം ചെയ്തതായാലും മതിയെന്നത്രെ അനസ് (റ)-വിന്റെ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്. പൊതു തത്വമെന്ന നിലക്കാണ് (ആരെങ്കിലും ഒരു നല്ല കാര്യം സ്വയമേവ ചെയ്യുന്നതായാൽ അതവന് ഉത്തമമായിരിക്കും) എന്ന വാക്യം നിലകൊള്ളുന്നത്. എങ്കിലും സന്ദർഭം നോക്കുമ്പോൾ, ഒരാളുടെ ഭക്ഷണത്തെക്കാൾ കൂടുതലായി വല്ലതും നൽകുകയോ, അൽപം പ്രയാസം നോമ്പ് തന്നെ പിടിക്കുകയോ, അല്ലെങ്കിൽ നോമ്പ് പിടിക്കുന്നതോടൊപ്പം സാധുവിന് ഭക്ഷണം നൽകുക കൂടി ചെയ്യുന്ന പക്ഷം അത് കൂടുതൽ പുണ്യപ്പെട്ടതാണ്, ന്നായിരിക്കും അതിന്റെ താൽപര്യം. (10) തെണ്ടം കൊടുത്ത് നോമ്പിന്റെ നിർബന്ധത്തിൽ നിന്ന് ഒഴിവാകാ -വുന്ന അവസരത്തിൽ പോലും കഴിയുന്നതും നോമ്പ് നോൽക്കുവാൻ തന്നെ ശ്രമിക്കേണ്ടതാണെന്ന് അല്ലാഹു പ്രത്യേകം ഉണർത്തുന്നു: (നിങ്ങൾ നോമ്പ് നോൽക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഉത്തമമാകുന്നു.) നോമ്പു മൂലം ലഭിക്കു -വാനുള്ള നേട്ടങ്ങളും പ്രതിഫലങ്ങളും അപേക്ഷിച്ച് നോക്കുമ്പോൾ, അത് തെണ്ടം മൂലം ലഭിക്കുവാനിരിക്കുന്ന ഗുണത്തെക്കാൾ വമ്പിച്ചതാണെന്നും, തൽക്കാലത്തെ വിഷമവും പ്രയാസവും ഓർത്ത് ആ നന്മ നഷ്ടപ്പെടുത്തരുതെന്നും താൽപര്യം. (നിങ്ങൾക്കറിയാമെങ്കിൽ) എന്ന വാക്ക് ഈ യഥാർത്ഥത്തെപ്പറ്റി ചിന്തിച്ചുനോക്കുവാൻ സത്യവിശ്വാ -സികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നോമ്പിന്റെ പ്രാധാന്യവും, അതിന് അല്ലാഹു കൽപിക്കുന്ന സ്ഥാനവും എത്ര വമ്പിച്ചതാണെന്ന് നബി യുടെ ഒരു വചനത്തിൽ നിന്ന് ഏറെ കുറേ മനസ്സിലാക്കാം. അവിടുന്ന് പറയുന്നു: "മനുഷ്യന്റെ എല്ലാ കർമങ്ങ ൾക്കും പത്തിരട്ടിമുതൽ എഴുന്നൂറിരട്ടി വരെ പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു: എനിക്കുള്ളതാണ്ഞാനാണതിന് പ്രതിഫലം നൽകുക. അവൻ എന്റെ കാരണത്താൽ അവന്റെ ഇച്ഛയും ഭക്ഷണവും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. (ബു; മു.) (11) ُ9ا ي (റമദാൻ മാസം ക്വുർ-ആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു) എന്ന വാക്യം, മുൻ വചനത്തിൽ എണ്ണം കണക്കാക്കപ്പെട്ട ദിവസങ്ങൾ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം സ്പഷ്ടമാക്കുന്നതോടുകൂടി, നോമ്പിനെ ആ മാസം തിരഞ്ഞെടുക്കുവാനുള്ള കാരണവും കൂടി ചൂണ്ടിക്കാട്ടു -ന്നു. അല്ലാഹു വ്യക്തമാക്കിയതുപോലെ മനുഷ്യ വർഗത്തിന് മാർഗദർശനം നൽകുവാനും, സത്യാസത്യവിവേചനം നൽകുവാനും വേണ്ടി അവതരിച്ചതാണല്ലോ വിശുദ്ധ ക്വുർ -ആൻ. ആ ദിവ്യഗ്രന്ഥം അവതരിച്ചത് ആ മാസത്തിലാണെന്ന നിലക്കും ക്വുർ-ആന്റെ അവ -തരണ സ്മരണ നിലനിർത്തുവാൻ ഉതകുന്നതെന്ന നിലക്കും, ആ മാസത്തെ അല്ലാഹു തി രഞ്ഞെടുത്തിരിക്കുകയാണ്. മറ്റുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവതരണവും തേ മാസത്തിൽ തന്നെ ആയിരുന്നുവെന്നും ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. ഏതായാലും, ക്വുർ-ആൻ അവതരിച്ച മാസത്തിലാണ് നോമ്പ് നിയമിക്കപ്പെട്ടതെന്നിരിക്കുമ്പോ ൾ, ആ മാസത്തിൽ പാരായണത്തിനും, പഠനത്തിനും കൂടുതൽ പരിഗണന നൽക മനസ്സിലാക്കാവുന്നതാണ്. ഹദീഥുകൾ ഇതിന് പിൻബലം നൽകു ന്നുമുണ്ട്. എല്ലാ റമദാനിലും ജിബ്രീൽ (അ) നബി -യുടെ അടുക്കൽ വന്ന് ക്വുർ-ആൻ പാഠം നോക്കാറുണ്ടായിരുന്നുവെന്നും, അവസാനത്തെ റമദാനിൽ അങ്ങനെ രണ്ട് പ്രാവശ്യം സംഭവിക്കുകയുണ്ടായെന്നും ഹദീഥിൽ വന്നിട്ടുള്ളതും പ്രസിദ്ധമാണല്ലോ. ക്വുർ-ആൻ അവതരിച്ചത് "ലൈലത്തുൽ ക്വദ്റി' ലാണെന്ന് സൂറഃ ക്വദ്റിലും, ഒരു അനുഗൃഹീത രാത്രിയിലാണെന്ന് സൂറഃ ദുഖാനിലും അല്ലാഹു്ര പസ്താവിച്ചിരിക്കുന്നു. പൂർത്തിയായതാകട്ടെ, ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടുമാണ്. അപ്പോൾ, ആ മാസത്തിലാണ് ക്വുർ-ആൻ അവതരിച്ചതെന്ന് പറഞ്ഞതിന്റെ അർത്ഥമെന്തെന്ന് ചോദിക്കപ്പെടാം. ഇതിനെപ്പറ്റി ആ രണ്ടു സൂറത്തുകളിലുംവെച്ച് നാം വിവരിക്കുന്നുണ്ട്. ചുരുക്കം ഇതാണ്: ലൈലത്തുൽ ക്വദ്റും, അനുഗൃഹീത രാത്രിയും ഒന്നുതന്നെ. ആ രാത്രി റമദാനിലുമാണ്. ആ രാത്രിയിലും ആ മാസത്തിലും അവതരിച്ചു എന്ന് പറയുന്നതിന്റെ താൽപര്യം. അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന "ലൗഹുൽ മഹ്ഫൂള്വി' ( اللوح ُ الم നിന്ന് അടുത്ത ആകാശത്തേക്ക് ആ രാത്രിയിൽ അവതരിക്കുകയും, പിന്നീട് അവിടെനിന്ന് ഗഡുക്കളായി അവതരിക്കുകയും ചെയ്തുവെന്നാണ് മിക്ക ക്വുർ-ആൻ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. അതല്ല, ക്വു ർ-ആൻ ആദ്യം അവതരിക്കുവാൻ തുടങ്ങിയത് റമദാനിലാണ് അതിന്റെ താൽപര്യമെന്ന ത്രെ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. ഈ രണ്ടഭിപ്രായവും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. (12) നോമ്പ് റമദാനിലാക്കിയതിന്റെ തത്വം ചൂണ്ടിക്കാട്ടിയേ ശഷം അല്ലാഹു പറയുന്നു: (അതിനാൽ, ആ മാസത്തിൽ ആർ ഹാജറുണ്ടായോ അവൻ അതിൽ നോമ്പ് നോറ്റുകൊള്ളട്ടെ) നോമ്പിന്റെ നിയമം ഉണ്ടായ ആദ്യകാലത്ത് നോമ്പ് പിടിക്കുവാൻ കഴിവുള്ളവർക്കും വേണമെങ്കിൽ തെണ്ടംകൊണ്ട് മതിയാക്കാമായിരുന്നുവെന്നും, പിന്നീടത് ഈ വചനം മുഖേന എടുത്തുകളയപ്പെടുകയാണുണ്ടായതെന്നുമാണ് ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായമെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഈ അഭിപ്രായപ്രകാരം, ഈ വചനം ആദ്യത്തെ ആ സ്വാ തന്ത്യ്രം എടുത്തുകളയുകയും, റമദാനിൽ എല്ലാവരും നോമ്പ് പിടിക്കുകതന്നെ വേണമെന്ന് ശാസിക്കുകയും ചെയ്യുന്നു. ആ മാസത്തിൽ ഹാജരുള്ളവരെല്ലാം നോമ്പ് പി ടിക്കണമെന്ന് വരുമ്പോൾ, മുൻ ആയത്തിൽ ഒഴിവ് നൽകപ്പെട്ട രോഗികൾക്കും, യാത്രക്കാ ർക്കും കൂടി ഈ കൽപന ബാധകമാകുമോ എന്ന് സംശയം തോന്നാതിരിക്കുവാൻ വേണ്ടിയാണ് അവരെപ്പറ്റി വീണ്ടും ഒന്നുകൂടി ഈ വചനത്തിൽ (ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്ര എണ്ണം) എന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നതെന്നും അവർ പറയുന്നു. രണ്ടാമത്തെ അഭി -പ്രായപ്രകാരം, മുൻ ആയത്തിൽ പ്രസ്താവിച്ച അക്കാര്യം ഒന്നുകൂടി ആവർത്തിച്ചുറപ്പിക്കുക മാത്രമായിരിക്കും ഈ ആവർത്തനം കൊണ്ടുദ്ദേശ്യം. കൂടുതൽ യു ക്തമായി തോന്നുന്നത് ഭൂരിപക്ഷാഭിപ്രായം തന്നെ. ആ മാസത്തിൽ ഹാജരുണ്ടായിരിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം , ആ മാസം വരുമ്പോൾ ആരോഗ്യവാനായികൊണ്ട് സ്വദേശത്തുണ്ടായിരിക്കുക എന്നത്രെ. രോഗികൾക്കും യാത്രക്കാർക്കും നോമ്പിൽ കുട്ടികൾക്കും ശഷ ബുദ്ധിയില്ലാത്തവർക്കും നോമ്പ് നിർബന്ധമില്ലെന്നും പ്രസവരക്തവും ഋതുരക്തവു -മുള്ളവർക്ക് നോമ്പ് നിഷിദ്ധമാണെന്നും മറ്റു തെളിവുകളാൽ അറിയപ്പെടു -കയും ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകം ഒഴിവ് നൽകപ്പെട്ടിട്ടില്ലാത്ത ഓരോ റമദാൻ മാസക്കാലത്ത് പിടിക്കൽ നിർബന്ധമാണ്. നോമ്പിന് പകരം തെണ്ടം കൊടുത്താൽ പോരാ എന്ന് ചുരുക്കം. (13) രോഗിയാകുകയോ യാത്രയിലായിരിക്കുകയോ ചെയ് താൽ അത് മൂലം എത്ര ദിവസത്തെ നോമ്പ് ഒഴിവായോ അത്ര എണ്ണം നോമ്പ് വേറെ ദിവസങ്ങളിൽ നോൽക്ക- اللها (അല്ലാഹു നിങ്ങളിൽ എളുപ്പത്തെനിങ്ങൾക്ക് സൗകര്യം വരുത്തണമെന്ന് ഉദ്ദേശിക്കുന്നു: നിങ്ങളി ൽ ഞെരുക്കത്തെ അവൻ ഉദ്ദേശിക്കുന്നുമില്ല) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർ ഹമാകുന്നു. അല്ലാഹു സ്വയം സ്വീകരിച്ചിട്ടുള്ള ഒരു പൊതുതത്വവും അവന്റെ മഹത്താ യ ഒരു അനുഗ്രഹവുമാണ് ഈ വാക്യം കുറിക്കുന്നത്. വുദ്വൂവിനും കുളിക്കും വെള്ളം കിട്ടാത്തപ്പോൾ മണ്ണുകൊണ്ട് "തയമ്മും, ചെയ്യണമെന്ന് കൽപിച്ചുകൊണ്ട് അല്ലാഹു സൂ: പറയുന്നു; اللها (നിങ്ങളുടെ മേൽ വല്ല വിഷമവും ഉണ്ടാക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. (മാ-ഇദഃ : 7). അല്ലാഹുവിന്റെ മാർഗത്തിൽ മുറപ്രകാരം സമരം നടത്തണമെന്ന് കൽപിച്ചശേഷം സൂറഃ ഹജ്ജിൽ പറയുന്നു: (നിങ്ങളുടെ മേൽ മതകാര്യത്തിൽ അവൻ ഒരു വിഷമവും ഏർപ്പെടുത്തിയിട്ടില്ല (ഹജ്ജ്: 78) بعثت بالحنيفية السمحة (വിട്ടു മാർഗവും കൊണ്ട് ഞാൻ നി യോഗിക്കപ്പെട്ടിരിക്കുന്നു) എന്നും മറ്റും നബി തിരുമേനി യും അരുളിച്ചെയ്തിരിക്കുന്നു. മനുഷ്യർക്ക് അനുഷ്ഠിക്കുവാൻ സാദ്ധ്യമല്ലാത്ത കൽപനകളൊന്നും മതത്തിലില്ല ; മനുഷ്യരുടെ കഴിവും പരിതഃസ്ഥിതികളും പരിഗണിക്കപ്പെട്ടുകൊണ്ടും, ആ വശ്യമായ വിട്ടുവീഴ്ചകൾ അനുവദിച്ചുകൊണ്ടും മാത്രമേ മതവിധികളുള്ളൂ എന്നൊക്കെയാണ് ഇവയുടെ സാരം. രോഗമുള്ളപ്പോഴും, യാത്രയിലായിരിക്കുമ്പോഴും നോമ്പ്േ നാൽക്കുക തന്നെ വേണമെന്ന് നിർബന്ധിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുവാൻ അല്ലാഹു ഉദ്ദേശി -ക്കുന്നില്ല. അതുകൊണ്ടാണ് വേറെ ദിവസങ്ങളിൽ എണ്ണം തികച്ചാലും മതി എന്ന് വെച്ചി -രിക്കുന്നതെന്നാണ് ഇവിടത്തെ സൂചന. ഹൃദയത്തിൽ മതബോധം തീണ്ടാത്തവരും, മതതത്വങ്ങളെപ്പറ്റി വേണ്ടതുപോലെ അറിയാത്തവരുമായ ചില ആളുകൾ, തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം മ തകൽപനകളെ മറികടക്കുവാൻവേണ്ടി ഈ നിങ്ങളിൽ ഞെരുക്കത്തെ ദ്ദേശിക്കുന്നില്ല എന്ന ആയുധമാക്കി എടുക്കാറുണ്ട്. അവരുടെ ന്യായം കേട്ടാൽ തോന്നും, അൽപം ഞെരുക്കമോ ബുദ്ധിമുട്ടോ ആയി തോന്നാവുന്ന ഒരു മതവിധിയും ഇസ്ലാമിൽ ഇല്ലെന്നും, ഓരോരുത്തർക്കും അവരവരുടെ ഹിതത്തിനും സൗകര്യത്തിനും അനുസരിച്ച് മതാനുഷ്ഠാനങ്ങൾ നടത്തുവാൻ സ്വാതന്ത്യ്ര അർത്ഥമെന്നും! اللها ذاعم (14) ഒഴിഞ്ഞുപോയ നോമ്പ് മറ്റു ദിവസങ്ങളിൽ നോറ്റു വീട്ടണെ മന്നും, നിങ്ങൾക്ക് ഞെരുക്കം കൂടാതെ കഴിച്ചുകൂട്ടുവാൻ വേണ്ടിയാണ് അങ്ങനെ നിശ്ചയി -ച്ചതെന്നും പറഞ്ഞശേഷം, അല്ലാഹു ഈ വിഷയം അവസാനിപ്പിക്കുന്നത് നോക്കുക: (നിങ്ങൾ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അല്ലാഹുവിന് മഹത്വകീർത്തനം ചെയ്യാൻ വേണ്ടിയും, നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടിയും ഇതിൽ നിന്ന് പ്രധാനപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഉദാ -ഹരണമായി: (ഒന്ന്) അല്ലാഹു ഒരു കാര്യം കൽപിക്കുമ്പോൾ, അതിന്റെ പരിപൂർണ രൂപത്തിൽ കൊണ്ടുവരാൻ കഴിയാത്ത പക്ഷം, കഴിയുന്നത്ര അവൻ പാലെ ആയിരിക്കുവാൻ ശ്രമിക്കണമെന്നുള്ളതാണ്. ഞാൻ നിങ്ങളോട് വല്ല കാര്യ ത്തെക്കുറിച്ചും വിരോധിച്ചാൽ നിങ്ങളത് (അപ്പടി) വർജ്ജിക്കണമെന്നും, ഞാൻ നിങ്ങളോട് വല്ല നിന്ന് നിങ്ങൾക്ക് കഴിയുന്നത്ര കൊണ്ടുവരണമെന്നും നബി അരുളിച്ചെയ്തതായി പ്രബലമായ ഹദീഥിൽ വന്നിട്ടുള്ളത് ഇവി ടെ സ്മരണീയമാകുന്നു. നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങൾ അല്ലാ -ഹുവിനെ സൂക്ഷിക്കുവിൻ എന്ന് (64: 16) അല്ലാഹുവും പറഞ്ഞിരിക്കുന്നു. ഒരു നിർബന്ധ കർമം, അല്ലെങ്കിൽ ഒരു കൽപന തികച്ചും അതിന്റെ യഥാരൂപത്തിൽ കൊണ്ടുവരാൻ ന്റ പേരിൽ അത് പാടെ വിട്ടുകളയുവാൻ പാടില്ലെന്നും, ആകുന്നത്ര അതിന്റെ ബാഹ്യവും ആന്തരികവുമാകുന്ന വശങ്ങൾ പൂർത്തിയാക്കുവാൻ ശ്രദ്ധിക്കണമെന്നുമാണ് ഇതിന്റെയെല്ലാം സാരം. (രണ്ട്) ഒരു നല്ല കർമം ചെയ്തുകഴിയുമ്പോൾ, അല്ലാഹുവിനെ സ്മരിക്കയും, ആ സൽക്കാര്യം ചെയ്യാൻ അനുഗ്രഹിച്ചതിൽ അല്ലാഹുവിന് നന്ദികാണി -ക്കയും ചെയ്യുന്നത് ആവശ്യമാണെന്നുള്ളതാണ്. "മഹത്വകീർത്തനം' എന്ന് അർത്ഥം കൽപി -ച്ചത് (തക്ബീറി)-നാകുന്നു. "അല്ലാഹു അക്ബർ' (അല്ലാഹു ഏറ്റവും വ ലിയ മഹാൻ) എന്നുള്ള കീർത്തനത്തിനാണ് "തക്ബീർ' എന്ന് സാധാരണ പറഞ്ഞുവരുന്നത് . ഒരു നൻമ ചെയ്തുതീർക്കുവാൻ കഴിയുമ്പോൾ അതിൽ സന്തോഷം തോന്നുന്നതും, ഒരു ചീത്തകാര്യം ചെയ്തുപോയാൽ അതിൽ വെറുപ്പ് തോന്നുന്നതും സത്യവിശ്വാസി -യുടെ ലക്ഷണമാണെന്ന് ഹദീഥിൽ വന്നിട്ടുമുണ്ട്. അപ്പോൾ, ഒരു മാസക്കാലം അല്ലാഹുവിന് വേണ്ടി സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട് നോമ്പുനോൽക്കുവാൻ സാധിച്ചതിലുള്ള നന്ദിയും അല്ലാഹുവിന്റെ സ്മരണയിലൂടെ പ്രകടമാക്കുക എന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. നോമ്പി ൽ മാത്രമല്ല, മറ്റുള്ള അനുഷ്ഠാനകർമങ്ങളിലും ഈ തത്വം ഗൗനിക്കപ്പെടേണ്ടതുണ്ട്. ഹജ്ജുകർമം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ, നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ, അഥവാ അതിൽ ഉപരിയായി നിങ്ങൾ അല്ലാഹുവിനെ സ്മരിക്കണമെന്ന് താഴെ (20 0--ാം വചനത്തിൽ) അല്ലാഹു പറയുന്നുണ്ട്. നമസ്കാരം നിർവഹിക്കപ്പെട്ടാ ൽ, ഭൂമിയിൽ പരന്ന് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊള്ളുകയും, അല്ലാഹുവിനെ ധാരാളം ഓർമിക്കുകയും വേണമെന്നും (സൂറഃ : 10) നമസ്കാരത്തിന് ശേ ഷം അല്ലാഹുവിന് സ്തോത്രകീർത്തനം ചെയ്യണമെന്നും (സൂറഃ ക്വാഫ്: 40) അല്ലാഹു്ര പസ്താവിച്ചിരിക്കുന്നു. നമസ്കാര കർമങ്ങൾക്കുശേഷം പല "ദിക്റു' കളും നബി ഉപദേശിക്കുകയും അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ളതും പ്രസിദ്ധമാണല്ലോ. (മൂന്ന്) റമദ്വാൻ നോമ്പ് അവസാനിക്കുന്നതോടുകൂടി ഉണ്ടാ -കുന്ന ചെറിയ പെരുന്നാൾ ദിവസം തക്ബീറിന്റെയും നന്ദിയുടെയും, ന്റയും ദിവസമാണെന്നുള്ള ഒരു സൂചനയും ഇതിൽ കാണാം. യാത്രകളിൽ നോമ്പ് നിർബന്ധമില്ലെങ്കിലും കൂടുതൽ നല്ലത് പിടിക്കലോ, പിടിക്കാതിരിക്കലോ എന്ന വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസം കാണാം. ഇതുസംബന്ധമായ ഹദീഥുകളുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ, ആ അഭിപ്രായങ്ങളിൽ ഏതെങ്കിലും ഒന്ന് അപ്പടി ശരിവെക്കുവാൻ ന്യായം കാണുന്നില്ല. സന്ദർഭവും, പരിതഃസ്ഥിതിയും, വ്യക്തികളുടെ സ്ഥിതിഗതിയും അനു -സരിച്ച് ചിലപ്പോൾ നോമ്പ് അനുഷ്ഠിക്കലും, ചിലപ്പോൾ നോമ്പ് വിട്ടുകളയലുമാണ് ന ന്നായിരിക്കുക എന്നാണ് പൊതുവെ മനസ്സിലാകുന്നത്. (അല്ലാഹുവിനറിയാം) ഉദാ -ഹരണാർത്ഥം ചില ഹദീഥുകൾ ഉദ്ധരിക്കാം:-- 1. ജാബിർ (റ) പറയുന്നു: "മക്കാ വിജയയാത്രയിൽ കുറാ-ഉൽ ഗമീം എന്ന സ്ഥലത്ത് കുറാ-ഉൽഗമീം الغ َ م ِ ) ഉസ്ഫാനീ നിന്ന് മൂന്ന് നാഴിക റമദ്വാൻ നോമ്പ് പിടിച്ചിരുന്നു. അവിടെ എത്തിയപ്പോൾ, തിരുമേനി ഒരു കോപ്പ വെള്ളം കൊണ്ടു വരുവാൻ കൽപിച്ചു. അത് ജ നങ്ങൾ നോക്കിക്കാണുമാറ് പൊക്കിപ്പിടിച്ചുകൊണ്ട് അവിടുന്ന് കുടിക്കുകയും ചെയ്തു. പിന്നീട് ചില ആളുകൾ നോമ്പ് തുടരുകയാണെന്ന് പറയപ്പെട്ടപ്പോൾ, തിരുമേനി പറഞ്ഞു: അവർ അനുസരണക്കേട് കാണിക്കുന്നവരാണ്! അവർ അനുസരണക്കേട് കാണിക്കുന്നവരാണ്!' (മു; തി.) പിന്നീട് അവരും നോമ്പ് മുറിച്ചതായി രിവായത്തുണ്ട്. 2. അനസ് (റ) പറയുന്നു: ഞങ്ങൾ നബി യൊന്നിച്ച് ഒരു യാത്രയിലായിരുന്നു. ഞങ്ങളിൽ നോമ്പുള്ളവരും, നോമ്പില്ലാത്തവരും ഉണ്ടായിരുന്നു. അങ്ങനെ, ഉഷ്ണമുള്ള ഒരു ദിവസം ഞങ്ങളൊരു താവളത്തിൽ ഇറങ്ങി. പുതപ്പ് കൈവശമു ള്ള ആളുകളായിരുന്നു ഞങ്ങളിൽ അധികം തണൽ കിട്ടുന്ന ആളുകൾ. ചിലർ കൈകൊണ്ട് വെ യിൽ തടുക്കുമായിരുന്നു. അങ്ങനെ, നോമ്പുള്ളവർ തളർന്നു. നോമ്പില്ലാത്തവർ എഴുന്നേറ്റു തമ്പുകൾ കെട്ടുകയും, വാഹനമൃഗങ്ങൾക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അപ്പോൾ, നബി പറഞ്ഞു: "നോമ്പ് പിടിക്കാത്തവർ കൊണ്ടുപോയി, ഇന്ന് പ്രതിഫലം!' (ബു; മു; ന.) 3. അനസ് (റ) ഉദ്ധരിച്ച വേറെ ഒരു ഹദീഥിൽ, നോമ്പുള്ളവർ ഇല്ലാത്തവരെയും, ഇല്ലാത്തവർ ഉള്ളവരെയും കുറ്റപ്പെടുത്തിയിരുന്നില്ല എന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. (മാ-; ബു; -മു; -ദാ.) 4. ജാബിർ (റ) പറയുന്നു: ഒരു യാത്രയിൽ (ഞങ്ങളൊന്നിച്ച്) നബി ഉണ്ടായിരുന്നു. ഒരു മനുഷ്യന്റെ അടുക്കൽ ആളുകൾ ഒരുമിച്ചുകൂടുകയും, അദ്ദേഹത്തിന് മീതെ തണലുണ്ടാക്കിക്കൊടുക്കുകയും ചെയ്തതായി അവിടുന്ന് കണ്ടു. അയാൾക്ക് എന്താണെന്ന് അവിടുന്ന് ചോദിച്ചു. അയാൾ നോമ്പുകാരനാണെന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ റസൂൽ പറഞ്ഞു: "യാത്രയിൽ നോമ്പുനോൽക്കൽ പുണ്യകാര്യത്തിൽപെട്ടതല്ല.' (മാ; -ബു; -മു; -ദാ; -ന:) 5. (റ) പറയുന്നു: "ഹംസത്തുബ്നു അംറിൽ അസ്ലമീ (റ) യാത്രയിലെ നോമ്പിനെപ്പറ്റി നബി യോട് ചോദിച്ചു. അദ്ദേഹം വളരെ നോമ്പുനോൽക്കാറുള്ള ഒരാളായിരുന്നു. അപ്പോൾ, നബി പറഞ്ഞു: "തനിക്ക് വേണമെങ്കിൽ നോമ്പ് നോറ്റുകൊള്ളുക; വേണമെങ്കിൽ നോമ്പ് വിട്ടുകൊള്ളുക.' (മാ; -ബു; -മു; -ദാ; -തി;-ന.) 6. അബുദ്ദർദാ-ഉ് (റ) പറയുന്നു: "ഉഷ്ണത്തിന്റെ കാഠിന്യം നിമി ത്തം തലയിൽ കൈവെച്ച് പോകുമായിരുന്ന വിധം കഠിന ഉഷ്ണമുള്ള ഒരു ദിവസം ഞങ്ങൾ നബി യൊന്നിച്ച് റമദ്വാനിൽ യാത്ര പുറപ്പെടുകയുണ്ടായി. ഞങ്ങളി ൽ റസൂൽ തിരുമേനി യും, ഇബ്നുറവാഹത്തും (റ) അല്ലാതെ നോമ്പുള്ളവർ ഉണ്ടായിരുന്നില്ല.' (ബു-; മു; -ദാ.) 7. ഹംസത്തുബ്നു അംറിൽ അസ്ലമീ (റ) പറയുകയുണ്ടായി: "അല്ലാഹുവിന്റെ റസൂലേ, എനിക്ക് യാത്രയിൽ നോമ്പിന് ശക്തിയുള്ളതായി ഞാൻ കാണുന്നു. അതുകൊണ്ട് എനിക്കതിൽ അപ്പോൾ തിരുമേനി പറഞ്ഞു: "അത് പ്രതാപശാലിയും മഹാനുമായ അല്ലാഹുവിന്റെ വക ഒരു ഇളവാകുന്നു. അത് ആരെങ്കിലും സ്വീകരിച്ചാൽ അത് നല്ലതാണ്. ഒരാൾ നോമ്പ് നോൽക്കുവാൻ ഇഷ് ടപ്പെട്ടാൽ അവന്റെമേൽ തെറ്റുമില്ല.' (മു) ഇതിനെക്കുറിച്ചായിരിക്കും 5- ഹദീഥിൽ അകലെയാണ്. മക്കയിൽ നിന്ന് രണ്ട് "മർഹല:' (രണ്ട് ദിവസത്തെ യാ്ര താദൂരം) അകലെ മദീനായിലേക്കുള്ള മാർഗത്തിൽ ഉസ്ഫാനും സ്ഥിതിചെയ്യുന്നു. ( القاموس ) ഇതുപോലെ ഹദീഥുകൾ വേറെയും പലതും ഉദ്ധരിക്കുവാനുണ്ട് . യഥാർത്ഥം മനസ്സിലാക്കുവാൻ ഇവ -തന്നെ മതിയല്ലോ. ഇവയിൽ ഏതെങ്കിലും ഹദീഥുകളെയോ സംഭവത്തെയോ മാത്രം കണക്കിലെടുത് തുകൊണ്ട് യാത്രക്കാരന് നോമ്പാണ് നല്ലതെന്നോ, നോമ്പുനോൽക്കാതിരിക്കലാണ് നല്ലതെന്നോ പൊതുവിൽ ഒരു വി ധി കൽപിക്കുന്നത് ശരിയായിരിക്കയില്ല. ഓരോന്നിന്റെയും സന്ദർഭംകൂടി കണക്കി -ലെടുത്തുവേണം യഥാർത്ഥം മനസ്സിലാക്കുവാൻ. അല്ലാഹു നൽകിയ ഇളവുകളും വിട്ടുവീഴ്ചകളും ഉപയോഗപ്പെ -ടുത്തുന്നത് നന്നല്ലെന്ന ഭാവത്തിൽ, ബുദ്ധിമുട്ടുകൾ സ്വയം അനുഭവിക്കുന്ന സ്വഭാവ -വും, നേരെമറിച്ച് നാമമാത്രമായെങ്കിലും കാണുന്ന പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അല്ലാഹു നൽകിയ ഇളവിന്റെ പേരിൽ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്ന സ്വഭാവവുംരണ്ടും തന്നെനന്നല്ലെന്നും, ഒന്നാമത്തേത് ഒരു തരം നന്ദികേടും, രണ്ടാമത്തേത് ഒരു തരം ധിക്കാരവുമാണെന്നും ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നോമ്പ് വിട്ടുകളയുവാൻ ഒരാൾക്ക് തക്കതായ കാരണമുണ്ടായാൽ തന്നെയും ആ കാരണം മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ കഴിയാത്തതായിരിക്കുമ്പോൾ, അയാൾ ഭക്ഷണം കഴിക്കുക മുതലായ നോമ്പിന് യോജിക്കാത്ത കാര്യങ്ങൾ നടത്തുന്നത് പരസ്യമാ -ക്കാതെ സൂക്ഷിക്കേണ്ടതാകുന്നു. പ്രത്യേകിച്ചും അമുസ്ലിംകൾക്കിടയിൽ ഇത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം വൃഥാ തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്നുള്ളത് മാത്രമല്ല, ഇതിലുള്ള ദോഷം. ഒരു തരത്തിൽ റമദ്വാൻ മാസത്തിന്റെ നേരെയുള്ള രു അനാദരവും, ഇസ്ലാമിന് നേരെ വിമതസ്ഥർക്ക് പരിഹാസം തോന്നിക്കുവാ ൻ ഇടവരുത്തുന്നതുമാണത്. അല്ലാഹുവിന്റെ വിധിവിലക്കുകൾ ശരിക്കും പാലി -ക്കുന്ന ഭയഭക്തരുടെ കൂട്ടത്തിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
2:186

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ

(186) (നബിയേ) എന്റെ അടിയാൻമാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ, നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി(ച്ചു പ്രാർത്ഥി)-ച്ചാൽ ഞാൻ വിളി(ച്ചു പ്രാർത്ഥി)-ക്കുന്നവന്റെ വിളിക്ക് ഉത്തരം നൽകുന്നതാണ്. എന്നാൽ, അവർ എനിക്ക് ധ എന്റെ വിളിക്ക് പ ഉത്തരം ചെയ്യുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവർ നേർവഴി പ്രാപിച്ചേക്കുന്നതാണ്. (186) നിന്നോടുചോദിച്ചാൽ എന്റെ അടിയാൻമാർ ع َ ن ِ ّ ي എന്നെപ്പറ്റി എന്നാൽ നിശ്ചയമായും ഞാൻ ق َ ر ِ يب ٌ സമീപസ്ഥനാണ്, أ ُ ج ِ يب ُ ഞാൻ വിളിക്ക്, പ്രാർത്ഥനക്ക് ِعا َّ വിളിക്കുന്ന (പ്രാർത്ഥിക്കുന്ന)- വന്റെ അവൻ എന്നെ വിളിച്ചാൽ, എന്നോട് പ്രാർത്ഥിച്ചാൽ എന്നാൽ അവർ ഉത്തരം ചെയ്യട്ടെ, അതിനാൽ അവർ ഉത്തരം തേടിക്കൊള്ളട്ടെ ِ എനിക്ക്, എന്നോട് അവർ വിശ്വസിക്കുകയും ചെയ്യട്ടെ ِ എന്നിൽ, എന്നെക്കൊണ്ട് അവരായേക്കാം, ആകുവാൻവേണ്ടി അവർ നേർവഴിക്കാകും കഴിഞ്ഞ വചനങ്ങളിൽ നോമ്പിനെക്കുറിച്ച് പലതും പ്രസ്താവിച്ചു. അവസാനം അല്ലാഹുവിനെ മഹത്വപ്പെടുത്തുവാനും, അവന് നന്ദി കാണിക്കുവാനും ഉപദേശിച്ചു. തുടർന്നുകൊണ്ട് ഈ വചനത്തിൽ പ്രാർത്ഥനയെക്കുറിച്ച് പ്രസ്താവിക്കുന്നു. അടുത്ത വചനത്തിൽ വീണ്ടും നോമ്പ് സംബന്ധമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഇടക്ക് വെച്ച് പ്രാർത്ഥനയുടെ കാര്യം പറയുകയും, അതിന് പ്രേരിപ്പിക്കുക യും ചെയ്തതിൽ നിന്ന് നോമ്പും പ്രാർത്ഥനയും തമ്മിൽ കാലത്തെ പ്രാർ ത്ഥനക്ക് പ്രത്യേകം നാമ്പുകാരൻ നോമ്പ് തുറക്കുമ്പോൾ ചെയ്യുന്ന പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണെ ഹദീഥുകളിൽ വന്നിട്ടുള്ളതും, ഇക്കാരണത്താൽ ഇബ്നു ഉമർ (റ) നോമ്പ് തു റക്കുന്ന സമയത്ത് തന്റെ വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് രിവായത്ത് ചെയ്യപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു. (ഇബ്നുകഥീർ നോക്കുക) ഈ വചനവും, ഇതിന്റെ മുമ്പും പിമ്പുമുള്ള വചനങ്ങളും മനസ്സിരുത്തി പരിശോധിക്കുന്നവർക്ക് നോമ്പും പ്രാർത്ഥനയും തമ്മിലുള്ള പ്രത്യേക ബന്ധം മനസ്സിലാക്കുവാ ൻ സാധിക്കുന്നതാണ്. എന്നാൽമുമ്പ് ചൂണ്ടിക്കാട്ടിയതുപോലെനോമ്പിന് കഴിവുള്ളവർ നോമ്പ് നോൽക്കാതെ പകരം തെണ്ടം കൊടുത്താലും മതിയെന്നുള്ള വിധി ഇന്നും പുത്തൻ അഭിപ്രായക്കാരുടെ ദൃഷ്ടിയിൽ നോമ്പിനോ, നോമ്പും പ്രാർത്ഥനയും തമ്മിലുള്ള ബന്ധത്തിനോ അത്ര വലിയ സ്ഥാനമൊന്നും ഇല്ലാതിരി -ക്കുക സ്വാഭാവികമാണല്ലോ. അതുകൊണ്ടായിരിക്കാം അവരിൽ ചിലർ, ഈ ആയത്തും ഇതിന്റെ മുമ്പത്തെ ആയത്തുകളും തമ്മിൽ ഒരു പുതിയ നടത്തിക്കാണുന്നത്. ഈ ആയത്തിന്റെ അർത്ഥോദ്ദേശ്യങ്ങൾ വിവരിച്ചുകൊണ്ട് അവർ പറയുന്നു: "പട്ടിണി കിടന്നു ദേഹം പീഡിപ്പിച്ചാലേ ദൈവസാമീപ്യം പ്രാപിക്കാറാവുകയുള്ളൂവെന്നുള്ള പഴയ ധാരണ തെറ്റാണ്. എന്റെ അടിമകൾ നിന്നോട് എന്നെക്കുറിച്ച് ചോദിച്ചാൽ (നീ പറയുക: എന്നെ സമീപിക്കുവാൻ അവർ പാടുപെടേണ്ടതില്ല) ഞാൻ ( അവരുടെ) ഈ വാചകങ്ങളുടെ പിന്നിലുള്ള മനസ്സിരുപ്പ് നോമ്പിന് ഇസ്ലാമിൽ കൽപിക്കപ്പെട്ടിട്ടുള്ള താഴ്ത്തി -ക്കാട്ടലല്ലാതെ മറ്റെന്താണെന്ന് നമുക്ക് മനസ്സിലാകുന്നില്ല. ഇത്തരം ചില പ്രയോഗങ്ങൾ ഇവരിൽ നിന്നൊക്കെ വേറെയും കാണാറുള്ളതാണ്. നബി -യുടെ ചര്യയിൽ നിന്നറിയപ്പെട്ട സുന്നത്ത് നോമ്പുകളെ സംബന്ധിച്ചിടത്തോളം വളരെ പുച്ഛമായ സ്വരത്തിൽ ഇത്തരക്കാരുടെ പ്രസ്താവനകൾ അവയിൽ ചിലതാകുന്നു. "നമ്മുടെ റബ്ബ് സമീപസ്ഥനാണോ? എങ്കിൽ നമുക്ക് അവനുമായി പതു ക്കെ സംഭാഷണം ചെയ്യാം. അവൻ ദൂരസ്ഥനാണോ? എങ്കിൽ അവനോട് നമുക്ക് വിളിച്ച് ചോദിക്കാം' എന്ന് ഒരു (മരുഭൂവാസിയായ അറബി) ചോദിച്ചതിനെത്തുടർന്ന് ഈ വചനം റബ്ബ് എവിടെയാണ്?' എന്ന് ചിലർ അന്വേഷിച്ചതിനെത്തുടർന്ന് അവതരിച്ചതാണെന്നുമൊക്കെ ചില രിവായത്തുകൾ കാണാം. യഥാർത്ഥത്തിൽ അങ്ങനെ ഒരു ചോദ്യം സംഭവിച്ചിട്ടില്ലെങ്കിൽ പോ ലും ആരെങ്കിലും അങ്ങനെ ചോദിച്ചാൽ ഇന്ന വിധത്തിൽ ഉത്തരം പറയണമെന്ന് അല്ലാഹു നബി യെ പഠിപ്പിച്ചതുമാകാവുന്നതാണ്. (അല്ലാഹുവിനറിയാം) ഏതായാലും "എന്റെ അടിമകൾ ചോദിച്ചാൽ ( ع َ ب ِ يدى എന്നോ മറ്റോ പറയാതെ "എന്റെ അടിയാൻമാർ ചോദിച്ചാൽ എന്ന പ്രയോഗത്തിൽ, എന്നെ ആരാധിക്കുന്ന എന്റെ അടിമകളായ ആളുകൾക്ക് എന്നെപ്പറ്റി അറിയുവാൻ അവർക്ക് ആശയം അതിൽ അന്തർഭവിച്ചിരിക്കുന്നു. അല്ലാഹു എപ്പോഴും തന്റെ അടിയാൻമാരുടെ അടുത്ത് തന്നെ ഉണ്ട്. അവരുടെ്ര പാർത്ഥനകളെല്ലാം അവൻ എപ്പോഴും കേൾക്കുകയും അറിയുകയും ചെയ്യും, അവരുടെ പേക്ഷകളെ അവൻ പാഴാക്കി കളയുകയില്ല, അതുകൊണ്ട് അവന്റെ മുമ്പിൽ അപേക്ഷ -കൾ സമർപ്പിക്കുന്നതിന് അവർ പ്രത്യേക സമയമോ സ്ഥലമോ നോക്കേണ്ടതില്ല, മെ റ്റാരാളുടെ മദ്ധ്യസ്ഥമോ ശുപാർശയോ അതിൽ കൂട്ടിച്ചേർക്കേണ്ടതുമില്ല, അവനെ കേൾപ്പിക്കുവാൻ വേണ്ടി ഉച്ചത്തിൽ വിളിച്ചു പറയേണ്ടതുമില്ല എന്നൊക്കെ ജനങ്ങൾക്ക് പറ -ഞ്ഞുകൊടുക്കുവാൻ അല്ലാഹു ഈ വചനം മുഖേന നബി യോട് കൽപിക്കുന്നു. അവർ എന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് ഉത്തരം നൽകുവാൻ സദാ ഞാൻ സന്നദ്ധനായിരിക്കുന്ന സ്ഥിതിക്ക് എന്റെ കൽപനാ നിർദ്ദേശങ്ങൾ അനുസരിക്കുക വഴി എന്റെ വിളി ക്കും അവരും ഉത്തരം ചെയ്യേണ്ടതാണെന്നും, എന്നിൽ ശരിക്കും വിശ്വസിച്ചിരിക്കേണ്ടതാണെന്നും കൂടി ഉണർത്തുന്നു. എന്ന വാക്കിന് "അതിനാൽ അവർ എന്നോട് ഉത്തരം നൽകുവാൻ തേടിക്കൊള്ളട്ടെ' എന്നും അർത്ഥം വരാവുന്നതാണ്. ഈ അർത്ഥം സ്വീകരിച്ചാലും അവസാനം അതും മേൽ വിവരിച്ച സാരത്തിൽ തന്നെ കലാശിക്കുന്നതാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടല്ലാതെ അവനോട് ഉത്തരം നൽകുവാൻ അപേക്ഷിക്കുന്നതിന് അർത്ഥമില്ല. എങ്കിലും ആദ്യം സൂചിപ്പിച്ച അർത്ഥമാണ് ആ വാക്കിന് ക്വുർ-ആൻ വ്യാഖ്യാതാക്കൾ പൊതുവിൽ അംഗീകരിച്ചു കാണുന്നത്. കൂടുതൽ നന്നായി തോന്നുന്നതും അതുതന്നെ. "വിളിച്ചു, പ്രാർത്ഥിച്ചു, അപേക്ഷിച്ചു, യാചിച്ചു, തേടി' എന്നൊ ക്കെ സന്ദർഭോചിതം അർത്ഥങ്ങൾ വരുന്ന د َ ع َ ا (-ദ-ആ) എന്ന ക്രിയയുടെ ധാതുവാണ് د ُ ع َ اء (ദു-ആ-അ്) എന്ന വാക്ക്. ഇതേ മാതിരിയുള്ള മറ്റൊരു വാക്കാണ് (ദ-അ്വത്ത്) എന്നതും. അല്ലാഹുവിനെ വിളിച്ചു, അവനോട് തേടി' എന്നൊക്കെ മലയാളത്തിൽ പറയുമ്പോൾ അവനെ വിളിച്ചു പ്രാർത്ഥിച്ചു എന്നുള്ള അർത്ഥത്തിലായിരിക്കുമല്ലോ അത്. അതുപോലെ, ഈ വാക്കുകളും അല്ലാഹുവിനോട് ചേർത്ത് പറയുമ്പോൾ അവനെ വിളിച്ചു പ്രാർത്ഥിക്കുക എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടാറുള്ളത്. പ്രാർത്ഥനയാകട്ടെ, ആരാധനയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് താനും. അത്രയുമല്ല, ആരാധനകളുടെ കാതലായ വശം തന്നെ പ്രാർത്ഥനയാണ്. നബി പറയുന്നു: (പ്രാർത്ഥന) തന്നെയാണ് ഇബാ- അടിമ എന്നർത്ഥമായ ع َ ب ْ د (അബ്ദ്)ലുള്ള തരവ്യത്യാസങ്ങളെയും, അതിന്റെ ബഹുവചനങ്ങളായ ع ِ ب َ اد، عبيد (ഇബാദ്, അബീദ്) എന്നീ പദങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയും കുറിച്ച് ഇമാം റാഗിബ് (റ)ന്റെ പ്രസ്താവനകൾ സൂ: ആലു-ഇംറാൻ 182--ാം വചനത്തിന്റെ വിവരണത്തിൽ കാണുക. തുടർന്നുകൊണ്ട് (ഇതിന് തെളിവായി) സൂറത്തുൽ 60--ാം വചനം തിരുമേനി ഓതുകയും ചെയ്തു. (അ-; തി; -ദാ; -ന.) പ്രസ്തുത വചനത്തിന്റെ സാരം ഇതാകുന്നു: "നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യും. നിശ്ചയമായും, എന്നെ ആരാധി -ക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ നിന്ദ്യൻമാരായ നിലയിൽ വഴിയെ നരകത്തിൽ പ്രവേശിക്കുന്നതാണ്.' ഈ വചനത്തിൽ ആദ്യം പറഞ്ഞ പ്രാർത്ഥനയെ പറ്റിയാണ് രണ്ടാമത് ആരാധന എന്ന് പ്രയോഗിച്ചത്. മറ്റൊരു ഹദീഥിൽ നബി പറഞ്ഞ വാചകം: ഇബാദത്തിന്റെ മജ്ജയാകുന്നു.' എന്നാകുന്നു. (തി.) ഇതുകൊണ്ടാണ്, ആരാധനയിലുള്ള തൗഹീദീനെയും, ശിർക്കിനെയും കുറിച്ച് പറയുമ്പോൾ, മറ്റുള്ള ആരാധനാകർമങ്ങളെക്കാൾ അധികമായി (വിളിച്ചു പ്രാർത്ഥിക്കലിനെ-)ക്കുറിച്ച് കൂടുതൽ പരാമർശിക്കപ്പെട്ടു കാണുന്നതും. (ഞാൻ സമീപത്തുള്ളവനാണ്) എന്ന് പറഞ്ഞതിന്റെ താൽപര്യം, ഞാ ൻ പ്രാർത്ഥിക്കുന്നവന്റെ അടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്നുവെന്നല്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥുകളിൽ നിന്ന് അതിന്റെ താൽപര്യം വ്യക്തമായി മനസ്സിലാക്കാം: അഹ്മദ്, ബുഖാരീ, മുസ്ലിം (റ) മുതലായ പലരും അബൂമൂസൽ അശ്-അരീ (റ) പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ഞങ്ങൾ റസൂൽ തിരുമേനിയൊന്നിച്ച് ഒരു യുദ്ധയാത്രയിലായിരുന്നപ്പോൾ, ഞങ്ങൾ വല്ല കുന്നിലേക്കും കയറുകയോ, കുന്നിൻ മുകളിലായിരിക്കുകയോ, വല്ല താഴ്വരയിലും ഇറങ്ങുകേ യാ ചെയ്യുമ്പോഴെല്ലാം തന്നെ, ശബ്ദം ഉയർത്തി "തക്ബീർ' ചൊല്ലാതിരിക്കുമായിരുന്നില്ല. അപ്പോൾ തിരുമേനി പറഞ്ഞു: "ഹേ, മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ ദേഹങ്ങളോട് മിതത്വം കാണിക്കുവിൻ. നിങ്ങൾ വിളിക്കുന്നത് ബധിരനായ ഒരുവനെയോ സന്നിഹിതനല്ലാത്ത (എല്ലാം) കേൾക്കുന്നവനും കാണുന്നവനുമായ ഒരുവനെയാണ് നിങ്ങൾ വിളിക്കുന്നത്. നിശ്ചയമായും, നിങ്ങൾ വിളിക്കുന്നവൻ നിങ്ങൾ ഓരോരുത്തരുടെയും കഴുത്തിനെക്കാൾ അവനോട് നബി പറഞ്ഞുകേട്ടതായി അബൂഹുറയ്റഃ (റ)- യിൽ നിന്ന് ഇമാം അഹ്മദ് (റ) ഇങ്ങനെ ഉദ്ധരിക്കുന്നു: എന്റെ അടിയാ ൻ എന്നെ സ്മരിക്കുകയും, എന്നെക്കുറിച്ച് അവന്റെ അധരങ്ങൾ ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാൻ അവനോട് കൂടെ ഉണ്ടായിരിക്കുന്നതാണ്.' "എന്നെ വിളിച്ചു പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകും ( َّ اعِ എന്ന് അല്ലാഹു പറഞ്ഞിരിക്കെ, നാം പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം കിട്ടിക്കാണാത്തതെന്താണെന്ന് വല്ലവരും സംശയിച്ചേക്കാം. ഇതിനുള്ള മറുപടി നബി യുടെ ഹദീഥുകളിൽ നിന്ന് ലഭിക്കുന്നതാണ്. തിർമദിയും, ഇമാം അഹ്മദിന്റെ പുത്രൻ അബ്ദുല്ലാ (റ)യും ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി പറയുന്നു: "ഭൂമിയുടെ മുകളിലുള്ള മുസ്ലിമായ ഏതൊരുവനും അല്ലാഹുവിനോട് വല്ലതും ഒരു കുറ്റകരമായ കാര്യത്തിനോ, ചാർച്ചാബ ന്ധം മുറിക്കുന്നതിനോ പ്രാർത്ഥിക്കാത്ത അവന് അത് നൽകുകയോ, അല്ലെങ്കിൽ തിന്മയിൽ നിന്ന് അതിനോട് തുല്യമായതൊന്ന് തട്ടിനീക്കിക്കൊടുക്കുക യോ ചെയ്യാതിരിക്കയില്ല. അബൂസ-ഈദിൽ ഖുദ്രീ (റ)-യിൽ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധ -രിച്ച ഒരു ഹദീഥിലെ വാചകം ഇങ്ങനെയാണ്: "കുറ്റമില്ലാത്തതോ, ചാർച്ചാബന്ധം മുറിക്ക -ലില്ലാത്തതോ ആയ വല്ല പ്രാർത്ഥനയും ഒരു മുസ്ലിം ചെയ്യുന്നതായാൽ, അല്ലാഹു അവന് മൂന്നിൽ ഒരു കാര്യം ചെയ്തുകൊടുക്കാതിരിക്കുകയില്ല: ഒന്നുകിൽ അവൻ പ്രാർത്ഥിച്ച കാര്യം അവന് അവനുവേണ്ടി പരലോകത്തേക്ക് സൂക്ഷിച്ചുവെക്കുക; അല്ലെങ്കിൽ അവനിൽ നിന്ന് അതിന്റെ അത്ര തിന്മയെ തിരി -ച്ചുകളയുക. ' അപ്പോൾ, സ്വഹാബികൾ പറഞ്ഞു: "എന്നാൽ നമുക്ക് (പ്രാർത് ഥന) അധിക -രിപ്പിക്കാമല്ലോ!' തിരുമേനി പറഞ്ഞു: "അല്ലാഹു കൂടുതൽ അധികം നൽകുന്നവനാകുന്നു.' ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയ ഒരു ഹദീഥ് ഇങ്ങനെയാകുന്നു: നബി പറഞ്ഞു: "കുറ്റകരമായതിനോ ചാർച്ചാബന്ധം മുറിക്കുന്നതിനോ, ഒരു അടിയാൻ ഉത്തരം നൽകപ്പെട്ടുകൊണ്ടിരിക്കും.' അപ്പോൾ ചോദിക്കപ്പെട്ടു: ധൃതികൂട്ടുക എന്നാലെന്ത്?' തിരുമേനി പറഞ്ഞു: "ഞാൻ പ്രാർത്ഥിച്ചു, ഞാൻ പ്രാർത്ഥിച്ചു എനിക്ക് ഉത്തരം കിട്ടിക്കാണുന്നില്ല ന്നുപറയുകയും അങ്ങിനെ കുണ്ഠിതപ്പെട്ട് പ്രാർത്ഥന വിട്ടുകളയുകയും ചെയ്യുക.' വേറെ ഒരു ഹദീഥിൽ നബി പറയുകയാണ്: "അടിയാൻ അല്ലാഹുവിങ്കലേക്ക് രണ്ട് കൈയും നീട്ടി അതിലേക്ക് വല്ല നന്മയും ചോദിച്ചിട്ട് (ഒന്നും നൽകാതെ) അത് രണ്ടി നെയും പരാജയമടഞ്ഞ നിലയിൽ മടക്കിക്കളയുവാൻ നിശ്ചയമായും അല്ലാഹു ലജ്ജി -ക്കുന്നതാണ്.' (ദാ; തി; ജ.) പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥന എപ്പോൾ, എങ്ങനെ, എത്ര കണ്ട് സ്വീകരിക്കണമെന്നും, അവന് കൂടുതൽ മെച്ചം ക്ക അവനെക്കാളും, മറ്റാരെക്കാളും അറിയുക അല്ലാഹുവിനാണല്ലോ. വീണ്ടും നോമ്പിന്റെ വിഷയം തന്നെ തുടർന്നുകൊണ്ട് അല്ലാഹു പറയുന്നു:-
2:187

أُحِلَّ لَكُمۡ لَيۡلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمۡۚ هُنَّ لِبَاسٞ لَّكُمۡ وَأَنتُمۡ لِبَاسٞ لَّهُنَّۗ عَلِمَ ٱللَّهُ أَنَّكُمۡ كُنتُمۡ تَخۡتَانُونَ أَنفُسَكُمۡ فَتَابَ عَلَيۡكُمۡ وَعَفَا عَنكُمۡۖ فَٱلۡـَٰٔنَ بَٰشِرُوهُنَّ وَٱبۡتَغُواْ مَا كَتَبَ ٱللَّهُ لَكُمۡۚ وَكُلُواْ وَٱشۡرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيۡلِۚ وَلَا تُبَٰشِرُوهُنَّ وَأَنتُمۡ عَٰكِفُونَ فِي ٱلۡمَسَٰجِدِۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَقۡرَبُوهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَّقُونَ

(187) നോമ്പിന്റെ രാത്രിയിൽ നിങ്ങളുടെ സ്ത്രീ (ഭാര്യ) -കളുമായി സംസർഗം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്ക് ഒരു (തരം) വസ്ത്രമാണ്; നിങ്ങൾ അവർക്കും ഒരു (തരം) വസ്ത്രമാകുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്ത്വങ്ങളോട് തന്നെ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാൽ, അവൻ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും, നിങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു. എനി, ഇപ്പോൾ, നിങ്ങൾ അവരുമായി സ്പർശനം നടത്തുകയും (കൂടിച്ചേരുകയും) അല്ലാഹു നിങ്ങൾക്ക് (വിധിച്ച) നിശ്ചയിച്ചതിനെ നിങ്ങൾ തേടുകയും ചെയ്തുകൊള്ളുവിൻ; നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിൻ; കറുപ്പ് നൂലിൽ (ഇരുട്ടിൽ) നിന്ന് പ്രഭാതമാകുന്ന വെള്ളനൂൽ വരേക്കും. പിന്നെ, നിങ്ങൾ രാത്രി വരെ നോമ്പ് പൂർത്തിയാക്കുക. നിങ്ങൾ പള്ളികളിൽ (ഭജനമിരിക്കൽ) ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങൾ സ്പർശനം നടത്തരുത് (കൂടിച്ചേരരുത്) അവ(യൊക്കെ) അല്ലാഹുവിന്റെ (നിയമ) അതിർത്തികളാകുന്നു: അതിനാൽ, അവയെ നിങ്ങൾ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവന്റെ "ആയത്ത്' (ലക്ഷ്യം) കളെ മനുഷ്യർക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവർ സൂക്ഷ്മത പാലിച്ചേക്കാം. (187) أ ُ ح ِ لَّ ഹലാലാക്ക (അനുവദിക്ക)-പ്പെട്ടിരിക്കുന്നു ُ م ْ ل َ നിങ്ങൾക്ക് ل َ ي ْ രാത്രിയിൽ الص ِ ّ ي َ ام ِ നോമ്പിന്റെ الر َّ ف َ ث ُ സ്വകാര്യ സല്ലാപം, സംസർഗം നിങ്ങളുടെ സ്ത്രീകളുമായി ه ُ ن َّ അവർ നിങ്ങൾക്ക് ഒരു വസ്ത്രമാണ് നിങ്ങളും അവർക്ക് ഒരു വസ്ത്രമാണ് اللها അല്ലാഹു അറിഞ്ഞിരിക്കുന്നു നിങ്ങളായിരുന്നുവെന്ന് നിങ്ങൾ വഞ്ചന പ്രവർത്തിക്കും നിങ്ങളുടെ സ്വന്തങ്ങളോട് എന്നാൽ അവൻ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു നിങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്തിരിക്കുന്നു ف َ الآن َ അതിനാൽ ഇപ്പോൾ നിങ്ങൾ അവരോട് സ്പർശനം (കൂടിച്ചേരൽ) നടത്തിക്കൊള്ളുവിൻ നിങ്ങൾ തേടുക (ആഗ്രഹിക്കുക)യും ചെയ്യുവിൻ اللها അല്ലാഹു നിശ്ചയിച്ച (വിധിച്ചരേഖപ്പെടുത്തിയ)ത് ُ م ْ ل َ നിങ്ങൾക്ക് നിങ്ങൾ തിന്നുകയും ചെയ്യുവിൻ നിങ്ങൾ കുടിക്കുകയും ചെയ്യുവിൻ വ്യക്തമായിത്തീരുന്നതുവരേക്ക് ُ م ُ ل َ നിങ്ങൾക്ക് നൂൽ الأب ْ ي َ ض ُ വെള്ള, വെളുത്ത നൂലിൽ നിന്ന് الأس ْ و َ د ِ കറുത്ത പ്രഭാതത്തിനാൽ, പ്രഭാതമാകുന്ന പിന്നെ നിങ്ങൾ പൂർത്തിയാക്കുവിൻ الص ِ ّ ي َ ام َ നോമ്പ് الل രാത്രി വരെ നിങ്ങളവരോട് സ്പർശനം നടത്തരുത് നിങ്ങൾ ആയിരിക്കെ ചെയ്യുന്നവർ, ഭജനമിരിക്കുന്നവർ പള്ളികളിൽ ت ِ ل ْ ك َ അവ. അത് اللها അല്ലാഹുവിന്റെ അതിനാൽ അവയോട് നിങ്ങൾ അടുക്കരുത് അപ്രകാരം اللها അല്ലാഹു വിവരിക്കുന്നു, വ്യക്തമാക്കും آي َ ات ِ ه ِ അവന്റെ ആയത്ത് (ലക്ഷ്യംവചനം)-കൾ ل ِ لن َّ اس ِ മനുഷ്യർക്ക് അവരായേക്കാം, ആകുവാൻ വേണ്ടി അവർ സൂക്ഷ്മത പാലിക്കും. നോമ്പുകാലത്ത് രാത്രി ഉറങ്ങിക്കഴിഞ്ഞാൽ പിന്നീട് മുസ്ലിംകൾ ഭക്ഷണം കഴിക്കുകയോ, ഭാര്യമാരെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഭക്ഷണത്തിന് മുമ്പായി ഉറങ്ങിപ്പോയാൽ പിറ്റേന്ന് നോമ്പ് തുറക്കാറാകുന്നതുവരെ ഭക്ഷണം കഴിക്കാതിരിക്കും. ഇതിന് കാരണമെന്താണെന്ന് തീർത്ത് പറഞ്ഞുകൂടാ. വേദക്കാർ ആ ചരിച്ചുവന്നിരുന്ന സമ്പ്രദായം മുസ്ലിംകളും അനുവർത്തിച്ചു വന്നതാണെന്നും, നോമ്പിന്റെ ആയത്തിൽ (183-ാം വചനത്തിൽ) "നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടതുപോലെ എന്ന് പറഞ്ഞതിൽ നിന്ന് അവരങ്ങനെ ധരിച്ചുവശായതാണെന്നും മറ്റും പറയപ്പെട്ടു കാണുന്നു. (അല്ലാഹുവിനറി -യാം.) കാരണമെന്തായാലും ആ സമ്പ്രദായം തുടരുക വളരെ വിഷമകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു സ്വഹാബിക്ക് നോമ്പ് തുറക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുവാൻ സൗകര്യപ്പെ -ടാതെ വരുകയും, അദ്ദേഹം പകലത്തെ അദ്ധ്വാനക്ഷീണം നിമിത്തം ഉറങ്ങിപ്പോകുക യും ഉണ്ടായെന്നും, പിറ്റേന്ന് നോമ്പുനോറ്റുകൊണ്ട് ഉച്ചയായപ്പോഴേക്കും ദേ്ദഹത്തിന് ബോധക്ഷയമുണ്ടായെന്നും ബുഖാരീ (റ) ഉദ്ധരിച്ചിരിക്കുന്നു. ഉറങ്ങിയ -ശേഷം ചിലർ ഭാര്യമാരെ സമീപിക്കുകയും, വേറെ ചിലർ ഭക്ഷണം കഴിക്കുകയും ചെയ്യാനി -ടയാകുകയും, പിന്നീട് ഖേദിച്ചു വ്യസനത്തിലാകുകയും ചെയ്ത സംഭവങ്ങളും ഉണ്ടായതാ യി ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാം. ഇങ്ങനെയുള്ള കർശനങ്ങളിൽ നിന്ന് സത്യവിശ്വാ -സികൾക്ക് ലഘുത്വം നൽകുകയാണ് ഈ വചനം മുഖേന അല്ലാഹു ചെയ്യുന്നത്. ر َ ف َ ث (റഫഥ്) എന്നാൽ, വെളിക്ക് പറയുവാൻ അപമാനമോ പോരായ്മയോ തോന്നുന്ന സംസാരം, സ്ത്രീകളുമായുള്ള സ്വകാര്യ സല്ലാപം എന്നൊക്കെയാണ് സാക്ഷാൽ അർത്ഥം. വ്യംഗ്യാർത്ഥം സ്ത്രീസംസർഗമെന്നും. അതാണിവി ടെ ഉദ്ദേശ്യമെന്നത്രെ പ്രധാന ക്വുർ-ആൻ വ്യാഖ്യാതാക്കളെല്ലാം പറയുന്നത്. നോമ്പിന്റെ രാത്രിയിൽ ഭാര്യാഭർത്താക്കൾ തമ്മിലുള്ള എല്ലാവിധ സമ്പർക്കവും നടത്തുന്നതി ന് വിരോധമില്ല അത് അറിയിക്കുന്നതോടൊ പ്പം അതനുവദിച്ചതിലടങ്ങിയ തത്വം കൂടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, അവ ർ നിങ്ങൾക്കും, നിങ്ങൾ അവർക്കും ഒരു തരത്തിലുള്ള വസ്ത്രമായിട്ടാണുള്ളത് എന്ന്. എത്ര അർത്ഥഗർഭവും എത്ര ആകർഷകവുമായ ഒരു വാക്യം?! ഭാര്യാഭർത്തൃബന്ധത്തെ ഇത്ര മാന്യമായും ഭംഗിയാ യും ചിത്രീകരിക്കുന്ന ഒരു അലങ്കാരവാക്യം വേറെ ഏതാണുള്ളത്?! ഇതിലടങ്ങിയ അർത്ഥസൂചനകൾ വിവരിക്കേണ്ടതില്ലല്ലോ. "നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങളോടുതന്നെ വഞ്ചന പ്രവർത്തിച്ചിരുന്നത് അല്ലാഹു അറിഞ്ഞിരിക്കുന്നു' എന്ന് പറഞ്ഞത് മേൽ സൂചിപ്പിച്ചതുപോലെയുള്ള സംഭവങ്ങളെ ഉദ്ദേശിച്ചാകുന്നു. ദുരുദ്ദേശ്യത്തോടുകൂടിയല്ലെങ്കിലും പാടില്ലാത്തതാണെന്ന് ധരിച്ച കാര്യങ്ങൾ ചെയ്യുന്നത് സ്വന്തം ആത്മാക്കളോട് ചെയ്യുന്ന വഞ്ചനയും അനീതിയുമാണല്ലോ. എന്നാലും അവരുടെ ഖേദവും മടക്കവും അല്ലാഹു സ്വീകരിക്കുകയും, തെറ്റ് മാപ്പ് അല്ലാഹു അവർക്ക് സന്തോഷവാർത്ത അറി -യിക്കുന്നു. മേലിൽ അങ്ങനെയുള്ള തെറ്റുകൾ സംഭവിക്കാതിരിക്കത്തക്കവണ്ണം പ്രഭാതം വരെ നിരുപാധികം ഭാര്യമാരുമായി സമ്പർക്കം നടത്തുന്നതിനോ , ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നതിനോ വിരോധമില്ലെന്നും അറിയിക്കുന്നു. അതോടുകൂടി മറ്റൊരു സംഗതികൂടി പ്രത്യേകം ഉണർത്തുന്നു: ഭാര്യാഭർത്തൃബന്ധം കേവലം ശാരീരികമായ സുഖാസ്വാദനമായിക്കരുതിയാൽ പോരാ, വൈവാഹിക ജീവിതം മുഖേ ന സന്താനലാഭം കൂടി അതിനുള്ള മാർഗമായി അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചുതന്നതാണ് ആ ബന്ധമെന്നും, അതുകൊണ്ട് നിങ്ങൾക്ക് അല്ലാഹു വിധിച്ചിട്ടുള്ള സന്താനലബ്ധിക്കായി നിങ്ങൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെ ആ സംഗതി. അതാണ് اللها ْ م ُ ل َ (അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചത് നിങ്ങൾ തേടുവിൻ) എന്ന വാക്യം കുറിക്കുന്നത്. ഭൗതികമായ സുഖസൗകര്യങ്ങളെയും ക്ഷേമൈശ്വര്യങ്ങളെയും ജീവിതലക്ഷ്യമായി ഗണിക്കുക -യും, സന്താനങ്ങൾമൂലം അതിൽ ഭംഗം നേരിട്ടേക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നവർക്ക് ഈ വാക്യവും ഇതുപോലെയുള്ള മറ്റുചില ക്വുർ-ആൻ വാക്യങ്ങളും രുചിച്ചില്ലെന്ന് വരാം. പക്ഷേ, വമ്പിച്ച ഒരു അനുഗ്രഹവും, മനുഷ്യവർഗത്തിന്റെ നിലനിൽപിനും വളർ ച്ചക്കും പ്രകൃതിപരമായ ഒരാവശ്യവുമായിട്ടാണ് ക്വുർ-ആൻ സന്താനലബ്ധിയെ വി ലയിരുത്തിയിരിക്കുന്നത്. ഇത് സംബന്ധമായ ക്വുർ-ആന്റെ പ്രസ്താവനകൾ യഥാസ്ഥാനങ്ങ -ളിൽ നമുക്ക് കാണാവുന്നതാണ്. സൂര്യാസ്തമയം മുതൽ സൂര്യോദയംവരെയുള്ള സമയം രാത്രി -യും, പിന്നീട് അടുത്ത അസ്തമയംവരെയുള്ള സമയം പകലുമായിട്ടാണ് പൊതുവിൽ കണക്കാക്കപ്പെടാറുള്ളത്. പക്ഷേ, ഇസ്ലാം ശരീ-അത്തിന്റെ ദൃഷ്ടിയിൽ പ്രഭാതം ( فجر ) മുതൽ അസ്തമയം ( غروب ) വരെയുള്ള സമയം പകലും, പിന്നീട് പ്രഭാതംവരെയുള്ള സമയം രാത്രിയുമായിട്ടാണ് ഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് രാത്രിയിൽ നിങ്ങൾക്ക് സ്ത്രീകളുമായി സംസർഗം നടത്താമെന്ന് ആദ്യം പറഞ്ഞശേഷം, പ്രഭാതം വെളി -പ്പെടുന്നതുവരെ എന്ന് അതിന് അതിർത്തി നിശ്ചയിച്ചതും, പിന്നീട് അത് മുതൽ അസ്തമയംവരെ നോമ്പ് തുടരണമെന്ന് കൽപിച്ചതും. പ്രഭാതത്തെക്കുറിച്ച് പറഞ്ഞപ്പോൾ, (വെള്ളനൂൽ കറുപ്പുനൂലിൽനിന്ന് വ്യക്തമായിത്തീരുന്നതുവരെ) എന്നൊരു ഉപമാലങ്കാരത്തിന് ശേഷം (പ്രഭാതമാകുന്ന) എന്ന് പറഞ്ഞുകൊണ്ട് അതിനെ വിവരിക്കുകയാണ്െ ചയ്തിരിക്കുന്നത്. വെള്ളനൂലിനോട് ഉപമിച്ചത് പ്രഭാതത്തെയാണെന്ന് വ്യക്തമാണ്. അപ്പോൾ, കറുപ്പുനൂലിനോട് ഉപമിക്കുന്നത് രാത്രിയുടെ ഇരുട്ടിനെയാണെന്നും മനസ്സിലാക്കാം. രാത്രിയുടെ ഇരുട്ട് നീങ്ങി പ്രഭാതം പുലരുന്നതുവരെ എന്ന് സാരം. ഈ വാക്യ -ത്തിന്റെ ബാഹ്യാർത്ഥം അനുസരിച്ച് ചിലർ രാത്രി വെള്ളനൂലും കറുപ്പുനൂലും എടുത്തു -വെച്ച് രണ്ടും തമ്മിൽ തിരിച്ചറിയുന്നത് പരിശോധിച്ചതായും, വെള്ളനൂൽ പ്രഭാതത്തെയും കറുപ്പുനൂൽ രാത്രിയുടെ ഇരുട്ടിനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് നബി അവർക്ക് വിവരിച്ചുകൊടുത്തതായും ഹദീഥുകളിൽ വന്നിട്ടുണ്ട്. (ഈ ഹദീഥുകൾ ചി ലരുടെ വിമർശനത്തിന് വിധേയമായിക്കാണുന്നു. ഇന്നത്തെപ്പോലെ സമയം കൃത്യമായി റിയുവാൻ ഘടികാരങ്ങളോ മറ്റോ ഇല്ലാതിരുന്ന അക്കാലത്ത് ആ വാക്യത്തിന്റെ ബാഹ്യാവസ്ഥ -യിൽനിന്ന് കറുപ്പുനൂലും വെളുപ്പുനൂലും തമ്മിൽ തിരിച്ചറിയുന്നത് പ്ര ഭാതം പുലരുന്നതിന്റെ അടയാളമാണെന്ന് ധരിച്ചുകൊണ്ട് ശുദ്ധഗതിക്കാരായ ചില ആളുക ൾ അങ്ങനെ കേവലം സ്വാഭാവി -കമാണത്. (വാസ്തവം അല്ലാഹുവിനറിയാം) "പിന്നെ നിങ്ങൾ രാത്രിവരെ നോമ്പ് പൂർത്തിയാക്കുവിൻ' എന്ന് പറഞ്ഞ -തിൽ നിന്ന് നോമ്പിന്റെ തുടക്കം പ്രഭാതം മുതൽ ക്കാണെന്നും അതിന്റെ അവസാനം രാ്ര അസ്തമയത്തോടെ---യാണെന്നും മനസ്സിലായി. മറ്റൊരു സംഗതികൂടി ഈ വാക്യത്തിൽനിന്ന് വ്യക്തമാണ്. അതായത്, ഈ സമയത്തിന്നിടയിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ സ്ത്രീകളുമായി സംസർഗം ഉണ്ടാകുകയോ പാടില്ലെന്നും, അതുമൂലം നോമ്പ് നഷ്ടപ്പെടുമെന്നും. നോമ്പ് കാലത്ത് അനുഷ്ഠിക്കപ്പെടാറുള്ളതും, നബി വാക്ക് മൂലവും പ്രവൃത്തിമൂലവും വളരെ പ്രോത്സാഹനം നൽകിയിട്ടുള്ളതുമായ ഒരു പുണ്യ ക ർമമാണ് ( الإ ഏതെങ്കിലും ഒന്നിൽ നിന്ന് വേർപിരിയാതെ അതിന്റെയടുക്കൽ ചുറ്റി - പ്പറ്റി കഴിഞ്ഞു കൂടുക എന്നാണ് ആ വാക്കിന്റെ അർത്ഥം. അല്ലാഹുവിന്റെ ആരാധനയിലും, ധ്യാനം, പ്രാർത്ഥന മുതലായ സ്മരണകളിലുമായി പള്ളിയിൽ അടങ്ങിയിരിക്കുക എന്നാണ് അതിന്റെ ഇസ്ലാമിലെ സാങ്കേതികാർത്ഥം. എല്ലാ കാലത്തും ചെ യ്യാവുന്ന ഒരു പുണ്യകർമമാകുന്നു റമദ്വാനിലും, വിശേ -ഷിച്ച് അവസാനത്തെ പത്തുദിവസങ്ങളിലും പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെ യ്തിരിക്കുന്നു. നോമ്പ് സമയങ്ങളിൽ സ്ത്രീകളുമായുള്ള അടുപ്പത്തെക്കുറിച്ച് അത് പാടില്ലെന്ന് കൂടി അല്ലാഹു അറിയിക്കുന്നു: " നിങ്ങൾ പള്ളികളിൽ ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി സ്പർശനം നടത്തരുത്. ഭക്ഷണപാനീയങ്ങളും മറ്റു നിത്യാവശ്യങ്ങളും തടയ -പ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവയൊന്നും പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ഈ നിയമങ്ങളെല്ലാം വിവരിച്ചശേഷം അവയെ ചൂണ്ടികൊണ്ട് പറയുന്നു: اللها (അവ അല്ലാഹുവിന്റെ അതിർത്തികളാകുന്നു. അതുകൊണ്ട് അവയെ നിങ്ങൾ സമീപിക്കരുത്) അതായത്, മേൽപറഞ്ഞതെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരമായ അതിർത്തികളാണ്; ആ അതിർത്തി വിട്ടുകട -ക്കുന്നതും അത് ലംഘിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാകുന്നു; അതുകൊണ്ട് ആ തിർത്തികളുടെ അടുത്ത് പോലും നിങ്ങൾ ചെല്ലരുത്; നിയമങ്ങളെ ലംഘിക്കുവാൻ അത് ടയാക്കിയേക്കും എന്ന് സാരം. വളരെ ശ്രദ്ധേയമായ ഒരു ഉപദേശമാണ് ഈ വാക്യം മൂലം അല്ലാഹു സത്യവിശ്വാസികൾക്ക് നൽകുന്നത്. അനുവാദത്തിന്റെ പ രിധി എവിടെവെച്ചവസാനിക്കുന്നുവോ അതേ ബിന്ദുവിൽ നിന്നു തന്നെ നിരോധത്തിന്റെ പരിധി ആരംഭിക്കുകയും ചെയ്യുന്നു. രണ്ടിനുമിടയിലുള്ള അതിർത്തി വരമ്പ് കേവലം സാങ്കൽപികം മാത്രമാകുന്നു. അതുകൊണ്ട് അനുവാദത്തിന്റെ പരിധി നിശ്ശേഷം ഉപയോഗപ്പെടുത്തുവാൻ തുനിയുമ്പോൾ, അത് നിരോധത്തിന്റെ വലയത്തിൽ ചെന്നുചാ -ടുവാൻ എളുപ്പമാകുമല്ലോ. അനുവാദങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ അത്രേ പാകരുതെന്നും, അതിർത്തിയുടെ ഏതാണ്ടടുത്തുവെച്ച് മതിയാക്കണമെന്നുമാണ് ഈ ഉപേ ദശത്തിലടങ്ങിയ തത്വം. ഇത് ഇവിടെ മാത്രമല്ല, എല്ലാ നിയമാതിർത്തികളിലും ഗൗനിക്ക -പ്പെടേണ്ടതാകുന്നു. വ്യഭിചാരം, അനാഥയുടെ ധനം കൈകാര്യം ചെയ്യൽപോലെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും നിങ്ങൾ അവയെ സമീപിക്കരുത് എന്നുള്ള വാക്ക് ക്വുർ-ആനിൽ ഉപയോഗിച്ചുകാണാം. ത, അവസാനമായി അല്ലാഹു ഈ വചനം ഇങ്ങനെ അവസാനിപ്പിക്കുന്നു: അപ്രകാരം അല്ലാഹു അവന്റെ ആയത്തുകളെ മനുഷ്യർക്ക് സൂക്ഷ്മത പാലിച്ചേക്കാമ- (183--ാം വചനത്തിൽ) നോമ്പിന്റെ നിയമത്തെക്കുറി പറഞ്ഞപ്പോൾ അവിടെ "നിങ്ങൾ സൂക്ഷ്മത പാലിച്ചേക്കുവാൻവേണ്ടിയാണ് അത് എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുകയുണ്ടായി. അതേ വാക്കുകൊണ്ട് തന്നെ നോ മ്പിന്റെ വിഷയം ഇവിടെ അവൻ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ വചനത്തിന്റെ ഉള്ളടക്കങ്ങളിലേക്കും, മേൽവിവരിച്ച ചില വിഷ -യങ്ങളിലേക്കും കൂടുതൽ വെളിച്ചം ലഭിക്കത്തക്ക ചുരുക്കം ചില നബി വചനങ്ങൾ ട ഓർക്കുന്നത് നന്നായിരിക്കും. റസൂൽ പറയുന്നു: 1. "നിങ്ങൾ അത്താഴം (രാത്രിയുടെ അവസാന യാമത്തിലെ ഭക്ഷണം) ക ഴിക്കണം. നിശ്ചയമായും അത്താഴത്തിൽ ബറക്കത്തുണ്ട്. (ബു; മു) 2. "നമ്മുടെ നോമ്പിനും വേദക്കാരുടെ നോമ്പിനുമിടക്കുള്ള വ്യ ത്യാസം അത്താഴവേളയിൽ ഭക്ഷണം കഴിക്കലാണ്.' (മു) 3. "എന്റെ സമുദായം നോമ്പുതുറക്കൽ വേഗമാക്കുക (സമയമാ യ ഉടനെത്തന്നെ നോമ്പ് തുറക്കുക)യും, അത്താഴം പിന്തിച്ചാക്കുക (പ്രഭാതത്തോടുള്ള സമയമാക്കുക)യും ചെയ്യുന്ന കാലത്തോളം അവർ ഗുണത്തിലായിരിക്കുന്നതാണ്' (അ). അല്ലാഹു നൽകുന്ന ഇളവും അനുവാദവും ഉപയോഗപ്പെടുത്തുന്നതിലുള്ള സന്തോഷ വും നന്ദിയും പ്രകടമാക്കലാണല്ലോ അത് രണ്ടും. 4. ഒരാൾ വലിയ അശുദ്ധി (ജനാബത്ത്)-യോടെ നേരം പുലർന്നാൽ ത് നോമ്പിന് തടസ്സമാകുമോ? എന്ന് ചോദിക്കപ്പെട്ടപ്പോൾ, നബി പറഞ്ഞു: "ഞാൻ ജനാബത്തുകാരനായിരിക്കെ എനിക്ക് നമസ്കാര (സ്വുബ്ഹ് നമസ്കാരത്തിനുള്ള) സമയമാകാറുണ്ട്. എന്നിട്ടും ഞാൻ നോമ്പ് പിടിക്കുന്നു' (ബു; മു.) അതായത്, "ജനാബത്ത്' ഉണ്ടായാൽ നമസ്കാരത്തിന് മുമ്പ് കുളിക്കണമെന്നല്ലാതെ, നോമ്പിന് അത് തടസ്സമാകുകയില്ലെന്ന് സാരം. 5. "ഈ ഭാഗത്തിലൂടെ രാത്രി മുന്നോട്ട് വരികയും, ഈ ഭാഗത്തിലൂടെ പകൽ പിന്നോട്ട് പോകുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുമ്പോൾ നോമ്പുകാ -രന് നോമ്പില്ലാതായി' (ബു; മു) അസ്തമയത്തോടെ നോമ്പ് അവസാനിച്ചുവെന്ന് സാരം. 6. (റ) പറയുകയാണ്: റസൂൽ തിരുമേനി മരണമടയുന്നത് വരെ റമദ്വാൻ അവസാനത്തെ പത്തു ദിവസങ്ങളിൽ ചെയ്യുമാ -യിരുന്നു. പിന്നീട്, തിരുമേനിയുടെ ശേഷം അവിടുത്തെ ഭാര്യമാരും ചെയ്യാറുണ്ടായിരുന്നു'. (ബു; മു.) 7. അബൂഹുറയ്റഃ (റ) നിവേദനം ചെയ്ത ഒരു ഹദീഥിന്റെ അന്ത്യ -ഭാഗം ഇങ്ങനെയാകുന്നു: "നബി എല്ലാ കൊല്ലവും (റമദ്വാനിലെ) പത്തു ദിവസം ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് കാലഗതി പ്രാപിച്ച കൊല്ലത്തിൽ ഇരുപത് ദിവസം ചെയ്തു'. (ബു.) (റ) പ്രസ്താവിക്കുന്നു: " റസൂൽ ചെയ്യുമ്പോൾ, അവിടുന്ന് പള്ളിയിൽ ഇരുന്നുകൊണ്ട് തല എന്റെ അടു -ക്കലേക്ക് (വെളിയിലേക്ക്) കാട്ടിത്തരും. എന്നിട്ട് ഞാൻ (തലമുടി) വാർന്നുകൊടുക്കും. (മലമൂത്രവിസർജ്ജനം മുതലായ) മനുഷ്യാവശ്യങ്ങൾക്കല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു'. (ബു; മു.) 8. നബി -രോഗികളെ സന്ദർശിക്കുവാൻ പോയിരുന്നുവെന്നും, എന്നാൽ വഴിയിലൊന്നും അവിടുന്ന് തങ്ങിത്തിരി -യാതെ നടന്നു പോകലായിരുന്നു പതിവെന്നും (റ) പറഞ്ഞതായും ഹദീഥിൽ വന്നിട്ടുണ്ട്. (ദാ; ജ.)
2:188

وَلَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُكَّامِ لِتَأۡكُلُواْ فَرِيقٗا مِّنۡ أَمۡوَٰلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ

(188) നിങ്ങൾ, നിങ്ങളുടെ സ്വത്തുക്കളെ നിങ്ങൾക്കിടയിൽ ധ തമ്മതമ്മിൽ പ അന്യായമായ വഴിക്ക് തിന്നരുത്; അവയെ വിധികർത്താക്കളിലേക്ക് (അഥവാ ഭരണാധികാരികളിലേക്ക്) ഇട്ടുകൊടുക്കുകയും (അരുത്); മനുഷ്യരുടെ സ്വത്തുക്കളിൽ നിന്ന് ഒരു വിഭാഗത്തെ നിങ്ങൾ അറിഞ്ഞുംകൊണ്ട് (തന്നെ) കുറ്റമായ നിലക്ക് നിങ്ങൾ തിന്നുവാൻ വേണ്ടി. (188) നിങ്ങൾ തിന്നരുത് നിങ്ങളുടെ സ്വത്തുക്കളെ നിങ്ങൾക്കിടയിൽ അന്യായം വഴി നിങ്ങൾ ഇട്ടുകൊടുക്കുകയും (സമീപിക്കുകയും) ِ َ ا ട അതിനെ (അതുമായി) വിധികർത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കൽ നിങ്ങൾ തിന്നുവാൻ വേണ്ടി ഒരു വിഭാഗം സ്വത്തുക്കളിൽ (ധനത്തിൽ) നിന്ന് الن ّ َ اس ِ മനുഷ്യരുടെ ِ ْ ?ب ِ الإ കുറ്റ (കര)-മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി നിങ്ങളോ അറിയുന്നു (താനും) സത്യവിശ്വാസികൾ സഹോദരൻമാരും, ഒരേ ശരീരത്തിന്റെ അവ -യവങ്ങളെപ്പോലെ വർത്തിക്കേണ്ടവരുമാണല്ലോ. ഇബ്നുജരീർ (റ) മുതലായവ ർ ചൂണ്ടിക്കാട്ടിയതുപോലെ, "അന്യരുടെ ധനം തിന്നരുത്' എന്ന് പറയാതെ "നിങ്ങളുടെ ധനം തി ന്നരുത്' എന്ന് പറഞ്ഞത് അതുകൊണ്ടാകുന്നു. ഇതുപോലെയുള്ള പ്രയോഗം 4:29 ലും കാണാം. കൂടാതെ, കൊലയെപ്പറ്റി പ്രസ്താ -വിച്ചപ്പോൾ, (4:29ൽ തന്നെ) "നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തരുത് എന്നും പറഞ്ഞിരിക്കുന്നു. ഇതെല്ലാം ഈ തത്വം തന്നെയാണ് സൂചിപ്പിക്കുന്നത്. അനുവദനീയവും ന്യായവുമല്ലാത്ത ഏതൊരു മാർഗത്തിലൂടെയും ഒരാൾ ധനം കൈക്കലാക്കുവാൻ പാടില്ലെന്ന് മൊത്തത്തിൽ പറഞ്ഞശേഷം, അധികാരസ്ഥ ൻമാർ മുഖാന്തരം മറ്റുള്ളവരുടെ ധനം കൈക്കലാക്കുവാൻ ശ്രമിക്കുന്നതിനെക്കുറിച്ച് പ്രത്യേകം നിരോധിച്ചിരിക്കുകയാണ്, "വിധികർത്താക്കളിലേക്ക് ധനത്തെ ഇട്ടുകൊ -ടുക്കുക' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അന്യന്റെ ധനം കൈവശപ്പെടുത്തുവാൻ സാധിക്കുമാറുള്ള വിധിയും സ്വാധീനവും ലഭിക്കുവാൻ വേണ്ടി വിധികർത്താക്കളെ മുമ്പിൽ കള്ളക്കേസ് പ്രസ്തുത ആവശ്യാർത്ഥം അവ ർക്ക് കൈക്കൂലി കൊടുക്കുക എന്നും ആകാവുന്നതാണ്. രണ്ടായാലും ഫല -ത്തിൽ ഒരുപോലെത്തന്നെ. ധനം കൈക്കലാക്കുന്നതിനെ ഉദ്ദേശിച്ചാണ് "തിന്നുക ( تأك ُ ل ُ وا എന്ന് പറഞ്ഞിരിക്കുന്നത്. അത് കേവലം നിന്ദ്യവും മൃഗീയവുമായ ഒരു നീച സ്വഭാവമാണെന്നുള്ള സൂചനയാണതിൽ അടങ്ങിയിരിക്കുന്നത്. അന്യന്റെ ധനം വഞ്ചിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോൾ മലയാളക്കാർക്കി ടയിലും "തിന്നുക' എന്ന റസൂൽ അരുളിച്ചെയ്തതായി ഉമ്മുസലമഃ (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാകുന്നു: "ഞാൻ ഒരു മനുഷ്യൻ തന്നെ. നിങ്ങൾ എന്റെ അടുക്കൽ കേസ്സ് സമർപ്പിക്കും. ഒരു പക്ഷേ, നിങ്ങളിൽ ചിലർ, മറ്റേവരെക്കാൾ തെളിവ് കൊണ്ടുവന്നിരിക്കാം. അങ്ങനെ, അയാളിൽ നിന്ന് ഞാൻ കേട്ടതനുസരിച്ച് അയാൾക്ക് ഞാൻ വിധിച്ചുകൊടുക്കുകയും ചെയ്തിരിക്കാം. എന്നാൽ, ഏതെങ്കിലും ഒരാൾക്ക് (യഥാ ർത്ഥത്തിൽ) അവന്റെ സഹോദരന് അവകാശപ്പെട്ട വല്ലതും ഞാൻ വിധിച്ചു കൊടുക്കുന്ന പ ക്ഷം, ഞാൻ അവന് വിധിച്ചുകൊടുക്കുന്നത് നരകത്തിൽ നിന്നുള്ള കഷ്ണമായിരിക്കുന്നതാണ്.' (ബു; മു.) തെളിവനുസരിച്ചാണല്ലോ വിധികർത്താവ് കേസ്സുകളിൽ വിധി കൽപിക്കുക. തെളിവ് നൽകുന്നവന്റെ തെളിവുകളിലുള്ള കൃത്രിമങ്ങളുടെ ഉത്തരവാദിത്വവും, അതിനാൽ ഉണ്ടാകുന്ന ശിക്ഷയും അവനായിരിക്കും. അതിൽ വിധികർത്താക്കൾക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ട് വിധികർത്താവ് വിധിച്ചതിന്റെ പേരിൽ, മറ്റൊരാളു ടെ ധനം കൈവശപ്പെടുത്തുന്നത് അക്രമവും കുറ്റകരവുമാണ് എന്ന് സാരം. നബി തി രുമേനി വിധിച്ച വിധിയുടെ സ്ഥിതിപോലും ഇതാണെങ്കിൽ, മറ്റുള്ള ഇസ്ലാമിക നിയമമനുസരിച്ചുതന്നെ വിധിക്കുന്നവരായാലും ശരി - വിധിയെക്കുറിച്ച് ഇന്നത്തെ കോടതികളെപ്പോലെ, തെളിവുകളിലും വിധികളിലുമെല്ലാം തന്നെ, ഇസ്ലാമിന് നിരക്കാത്ത നിയമനടപടികൾ സ്വീകരിച്ചുകൊണ്ടുള്ള വിധികളാകുമ്പോൾ പ്രത്യേകിച്ചും! കോടതികളിൽ നിന്ന് വിധി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മറ്റൊരാളുടെ വസ്തുക്കൾ അന്യായമായി കൈവശപ്പെടുത്തുന്ന ആളുകൾക്ക് ആ വസ്തുക്കൾ മൂലം ലഭിക്കുന്നത് നരകത്തിലെ തീ കഷ്ണങ്ങളാണെന്ന് അവർ ഓർേ ക്കണ്ടതാണ്. ഇബ്നു-ഉമർ (റ) പ്രസ്താവിച്ചിരിക്കുന്നു: "കൈക്കൂലി കൊടു -ക്കുന്നവനെയും, കൈക്കൂലി മേടിക്കുന്നവനെയും റസൂൽ ശപിച്ചിരിക്കുന്നു.' (ദാ; ജാ; തി.) അബൂഹുറയ്റഃ (റ)- യിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ "കൈക്കൂലി വാങ്ങിക്കൊടുക്കുന്നവനെയും' എന്നുകൂടിയുണ്ട്. (അ; ബ.) വിഭാഗം - 24
2:189

۞يَسۡـَٔلُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ وَلَيۡسَ ٱلۡبِرُّ بِأَن تَأۡتُواْ ٱلۡبُيُوتَ مِن ظُهُورِهَا وَلَٰكِنَّ ٱلۡبِرَّ مَنِ ٱتَّقَىٰۗ وَأۡتُواْ ٱلۡبُيُوتَ مِنۡ أَبۡوَٰبِهَاۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ

(189) (നബിയേ) അവർ നിന്നോട് മാസപ്പിറവികളെപ്പറ്റി ചോദിക്കുന്നതാണ് നീ പറയുക: അവ മനുഷ്യർക്കും ഹജ്ജിനുമുള്ള സമയനിർണയങ്ങളാകുന്നു. നിങ്ങൾ വീടുകളിൽ അവയുടെ പുറഭാഗങ്ങളിലൂടെ ചെല്ലുന്നതുകൊണ്ടല്ല പുണ്യം (ലഭിക്കുന്നത്). എങ്കിലും, സൂക്ഷ്മത പാലിച്ചവനത്രെ പുണ്യവാൻ. വാതിലുകളിൽകൂടി (തന്നെ) ചെല്ലുകയും ചെയ്യുവിൻ: അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ; നിങ്ങൾ വിജയം പ്രാപിച്ചേക്കാം. (189) അവർ നിന്നോട് ചോദിക്കും, ചോദിക്കുന്നു الأه ِ മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രൻമാരെപ്പറ്റി) ق ُ ل ْ നീ പറയുക സമയനിർണയങ്ങളാണ് മനുഷ്യർക്ക് ഹജ്ജിനും പുണ്യമല്ല നിങ്ങൾ ചെല്ലുന്നതുകൊണ്ട് വീടുകളിൽ അവയുടെ പിൻവശങ്ങളിലൂടെ, പുറങ്ങളിലൂടെ എങ്കിലും َّ ِ بر ْ لا പുണ്യം, പുണ്യവാൻ സൂക്ഷ്മത പാലിച്ചവനാണ് നിങ്ങൾ ചെല്ലുകയും ചെയ്യുവിൻ വീടുകളിൽ അവയുടെ വാതിലുകളിലൂടെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങളായേക്കാം, ആകുവാൻവേണ്ടി നിങ്ങൾ വിജയം പ്രാപിക്കുക. ھِلا َ ل (ഹിലാൽ)ന്റെ ബഹുവചനമാണ് َ ّ أه ِ (അഹില്ലത്ത്) . ب ِ ر ّ എന്ന പദത്തിന് പുണ്യം എന്നും, പുണ്യവാൻ എന്നും അർത്ഥം വരുമെന്ന് 177--ാം വചനത്തിൽ കണ്ടുവല്ലോ. മാസപ്പിറവികളെപ്പറ്റി അവർ ചോദിക്കുന്നുവെന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ചോദ്യത്തിന്റെ വിശദരൂപം വിവരിക്കപ്പെട്ടിട്ടില്ല. മാസപ്പിറവി കാണുമ്പോൾ ചന്ദ്രൻ ക്ഷയിച്ചും പിന്നീട് വൃദ്ധി പ്രാ പിച്ചുംകൊണ്ടിരിക്കുവാനുള്ള കാരണം, അതിലടങ്ങിയ രഹസ്യം ആദിയായവയെക്കു -റിച്ച് ജനങ്ങൾ നബി -യോട് ചോദിക്കുകയുണ്ടായെന്ന് ചില രിവായത്തുകളിൽ വന്നിരിക്കുന്നു. ഇത് ശരിയാണെങ്കിൽ, ഗോളശാസ്ത്ര സംബന്ധമായ കുറേ മുഖവുരകൾ സഹിതമുള്ള ഒരു വിവരണമായിരിക്കും അതിന് മറുപടിയായി നൽകേണ്ടത്. എന്നാൽ, ക്വുർ-ആനെ സംബന്ധിച്ചിടത്തോളംശാസ്ത്രീയമായ അനേകം തത്വങ്ങളും വിജ്ഞാനങ്ങളും അതിൽ സ്വാഭാവികമായും തത്വങ്ങൾ വിവരിക്കുക അതിന്റെ ലക്ഷ്യമല്ല. അക്കാര്യം മനുഷ്യന്റെ ബുദ്ധിക്കും, നിരീക്ഷണ പരീക്ഷണങ്ങൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്. പ്രവാചകൻമാരുടെ പ്രബോധന -ത്തിൽ അതൊരു വിഷയവുമല്ല. കൂടാതെ, പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വിവരണങ്ങൾ അവർക്ക് ഗ്രഹിക്കുവാൻ പ്രയാസവുമാകുന്നു. പ്രബോധന വിഷയങ്ങളാകട്ടെ, എല്ലാ തരക്കാർക്കും ഗ്രാഹ്യമായിരിക്കേണ്ടതുമുണ്ട്. അതുകൊണ്ട്േ ചാദിക്കപ്പെട്ട വിഷയത്തെപ്പറ്റി പരക്കെ മനസ്സിലാക്കാവുന്നതും, മതദൃഷ്ട്യാ അറിഞ്ഞിരി -ക്കേണ്ടതുമായ ഒരു മറുപടി മാത്രം നൽകുവാൻ അല്ലാഹു നബി -യോട് കൽപിക്കുന്നു. "പറയുക: അവ മനുഷ്യർക്കും ഹജ്ജിനുമുള്ള കാലനിർണയങ്ങളാണെന്ന്.' അതായത്, ലൗകികമോ മതപരമോ ആയ കാര്യങ്ങളിൽ, സമയം നി ർണയിച്ചറിയേനേരിടുന്ന എല്ലാ ഇന്ന സ മയം മുതൽ ഇന്ന സമയം വരെ എന്നൊക്കെനിർണയിക്കുവാൻ പൊതുവിലും, ഹ സംബന്ധമായ കാര്യങ്ങളുടെ കാലം കണക്കാക്കുവാൻ പ്രത്യേകിച്ചും ഈ മാസ -പ് പിറവികൾ സഹായമാകുന്നുവെന്ന് സാരം. മതപരമായിത്തന്നെ, ഹജ്ജല്ലാത്ത പലതിലും സമയനിർണയത്തിന്റെ ആവശ്യങ്ങളുണ്ടല്ലോ. ഹജ്ജിനെ സംബന്ധിച്ചിടത്തോളം അതി ന്റെ മാസങ്ങളും, ദിവസങ്ങളും നാഴികകളുമെല്ലാം ലോകമുസ്ലിംകൾക്ക് പൊതുവിലും, ഹജ്ജിന് പോകുന്നവർക്കും അറബികൾക്കും പ്രത്യേകിച്ചും അറിയേണ്ടതായുണ്ട്. ഇതെല്ലാം മുൻനിറുത്തികൊണ്ടാണ് ഹജ്ജിന്റെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറ -യുന്നത്. ഹജ്ജിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് അവസാനിക്കുന്നതിന് മു മ്പ് വീടുകളിൽ പ്രവേശിക്കേണ്ടി വരുമ്പോൾ, ശരിക്കുള്ള വാതിലുകളിലൂടെ അക കടക്കാതെ, ചുവർ കയറിയോ, പിൻപുറങ്ങളിലുള്ള ജനൽ പഴുതുകളിലൂടെയോ അകത്തുകടക്കുക ഒരു ജാഹിലിയ്യാ സമ്പ്രദായമായിരുന്നു. ഇതൊരു പുണ്യാചാരമായി അവർ ഗണിക്കുകയും ചെയ്തിരുന്നു. ചിലർ വീട്ടിൽനിന്ന് യാത്ര പുറപ്പെട്ടുപോയേ ശഷം, വഴിയിൽ വെച്ച് വീട്ടിൽ വരേണ്ടുന്ന വല്ല ആവശ്യം നേരിട്ടാലും അങ്ങനെ ചെയ്തിരുന്നുവത്രെ. ഇത് നിരർത്ഥമായ ഒരു പതിവാണെന്നും, അതിൽ ഒരു പുണ്യവുമില്ലെന്നും, വീട്ടിൽ പ്രവേശിക്കുമ്പോഴെല്ലാം നേരെയുള്ള പ്രവേശന മാർഗങ്ങളിൽകൂടിത്തന്നെ പ്രവേശിച്ചുകൊള്ളണമെന്നും, അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് സൂക്ഷ്മതയുള്ളവരായിരിക്കുന്നതിലാണ് പുണ്യമുള്ളതെന്നും, മോക്ഷവും ലഭിക്കുകയുള്ളൂവെന്നും അറിയിക്കുന്നതാണ് ആയത്തിന്റെ തുടർന്നുള്ള ഭാഗം. ഓരോ കാര്യത്തിലും പ്രവേശിക്കുന്നത് അതതിന് നേർക്കുനേരെയുള്ള മാർഗങ്ങളിലൂടെയായിരിക്കണംവളഞ്ഞ അർത്ഥത്തിലുള്ള ഒരു ഉപമാവാക്യം കൂടിയാണ് (വീടുകളിൽ അവയുടെ വാതിലുകളിൽ കൂടി ചെല്ലുക) എന്ന വാക്യം.
2:190

وَقَٰتِلُواْ فِي سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمۡ وَلَا تَعۡتَدُوٓاْۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُعۡتَدِينَ

(190) നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യുവിൻ. നിങ്ങൾ അതിക്രമിക്കുകയുമരുത്. നിശ്ചയമായും, അല്ലാഹു അതിക്രമിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല. (190) നിങ്ങൾ യുദ്ധം ചെയ്യുവിൻ اللها അല്ലാഹുവിന്റെ മാർഗത്തിൽ َّ ِ ين َ ചا യാതൊരുവരോട് അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു നിങ്ങൾ അതിക്രമം ചെയ്യുകയുമരുത് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ ഇഷ്ടപ്പെടുകയില്ല അതിക്രമം ചെയ്യുന്നവരെ
2:191–193

وَٱقۡتُلُوهُمۡ حَيۡثُ ثَقِفۡتُمُوهُمۡ وَأَخۡرِجُوهُم مِّنۡ حَيۡثُ أَخۡرَجُوكُمۡۚ وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ وَلَا تُقَٰتِلُوهُمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِ حَتَّىٰ يُقَٰتِلُوكُمۡ فِيهِۖ فَإِن قَٰتَلُوكُمۡ فَٱقۡتُلُوهُمۡۗ كَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ

فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ

وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ لِلَّهِۖ فَإِنِ ٱنتَهَوۡاْ فَلَا عُدۡوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ

(191) കണ്ടുമുട്ടിയേടത്ത് വെച്ച് നിങ്ങൾ അവരെ കൊലപ്പെടുത്തികൊള്ളുവിൻ. അവർ നിങ്ങളെ പുറ- അവരെ പുറത്താക്കുകയും ചെയ്യുവിൻ. "ഫിത്ന' (കുഴപ്പം) കൊലയെക്കാൾ കഠിനമായിട്ടുള്ളതാകുന്നു. "മസ്ജിദുൽ ഹറാമി'ങ്കൽ വെച്ച് അവർ നിങ്ങളോട് (ഇങ്ങോട്ട്) യുദ്ധത്തിന് വരുന്ന -ത്വരെ, നിങ്ങൾ അവിടെ വെച്ച് അവരോട് (അങ്ങോട്ട്) യുദ്ധം ചെയ്യരുത്. എനി, അവർ (അവിടെവെച്ച്) നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ, അപ്പോൾ (അവിടെവെച്ച്) നിങ്ങൾ അവരെ കൊന്നുകൊള്ളുക. അപ്രകാരമാണ് അവിശ്വാസികളുടെ പ്രതിഫലം. (192) എന്നാൽ, അവർ (പിൻമാറി) വിരമിച്ചെങ്കിൽ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (193) "ഫിത്ന' (കുഴപ്പം) ഉണ്ടാകാതിരിക്കുകയും, "ദീൻ' (മതം) അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരേക്കും നിങ്ങൾ അവരോട് യുദ്ധം നടത്തിക്കൊള്ളുവിൻ. അങ്ങനെ, അവർ വിരമിച്ചുവെങ്കിൽ, അപ്പോൾ (പിന്നെ), അക്രമം ചെയ്യുന്നവർക്കെതിരെയല്ലാതെ അതിക്രമം ഇല്ല (പാടില്ല) (191) അവരെ നിങ്ങൾ കൊല്ലുകയും ചെയ്യുവിൻ ح َ ي ْ ث ُ ഇടത്തുവെച്ച് നിങ്ങൾ അവരെ കണ്ടുമുട്ടിയ അവരെ നിങ്ങൾ പുറത്താക്കുകയും ചെയ്യുവിൻ ഇടത്തിൽ നിന്ന് അവർ നിങ്ങളെ പുറത്താക്കിയ കുഴപ്പം أ َ ش َ د ُّ അതികഠിനമായതാണ് കൊലയെക്കാൾ നിങ്ങളവരോട് യുദ്ധം ചെയ്യരുത് മസ്ജിദുൽ ഹറാമിങ്കൽവെച്ച് അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ ِ هي ِ ف അതിൽ എനി അവർ നിങ്ങളോട് യുദ്ധം ചെയ്താൽ നിങ്ങളവരെ കൊല്ലുവിൻ അപ്രകാരമാണ് ج َ ز َ اء ُ പ്രതിഫലം, പകരം കൊടുക്കൽ അവി- (192) എന്നാൽ (അങ്ങനെ, എനി) അവർ വിരമിച്ചാൽ اللها എന്നാൽ നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ 4 ر َ ح ِ കരുണാനിധിയാണ് (193) നിങ്ങൾ അവരോട് യുദ്ധം ചെയ്യുക ഉണ്ടാകാതിരിക്കുവോളം, ഇല്ലാതിരിക്കുന്നത് വരെ കുഴപ്പം ദീൻ (മതം) ആകുകയും اللهِ َّ ِ -അല്ലാഹുവിന് അങ്ങനെ അവർ വിരമിച്ചാൽ അപ്പോൾ അതിക്രമമില്ല َ إ ِ لا : الظّ അക്രമികളുടെമേൽ അല്ലാതെ മദീനയിൽവെച്ച് യുദ്ധസംബന്ധമായി ആദ്യഘട്ടങ്ങളിൽ അവതരി ച്ച ക്വുർ-ആൻ വചനങ്ങളിൽപെട്ടവയാണ് ഈ വചനങ്ങൾ. ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള ധർമയുദ്ധങ്ങളിൽ അനുവർത്തിക്കേണ്ടുന്ന പല അടിസ്ഥാന തത്വങ്ങളും ഈ വചനങ്ങൾ മുഖേന സത്യവിശ്വാസികൾക്ക് അല്ലാഹു പഠിപ്പിച്ചുകൊടുക്കുന്നു. ഇവ -യിലെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:- (1). "നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിലായി നിങ്ങൾ യുദ്ധം നടത്തിക്കൊള്ളുവിൻ'. നിങ്ങളോട് യുദ്ധത്തിന് വരുന്നവർ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, സത്യവിശ്വാസികളോട് യുദ്ധം ചെയ്യാൻ പരിപാടിയിടുകയും, ഒരുക്കം കൂട്ടുകയും ചെയ്യുന്നവരാകുന്നു. ഇങ്ങോട്ടുവന്ന് യുദ്ധം തുടങ്ങിയ ശേഷ മേ അങ്ങോട്ട് യുദ്ധം ചെയ്യാവൂ എന്ന് വെക്കുന്നത് വിഡ്ഢിത്തവും, ആത്മഹത്യാപരവുമാണല്ലോ. അതുകൊണ്ട് ഇങ്ങോട്ട് എതിർക്കുവാൻ തയ്യാറെടുത്ത് തക്കം പാർത്തുകൊണ്ടിരിക്കുന്നവരോട് യുദ്ധം ചെയ്തുകൊള്ളുവാൻ അല്ലാഹു കൽപിക്കുന്നു. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പക വീട്ടുവാനോ, പേരിനും പെരുമക്കും വേണ്ടിയോ ആ യിരിക്കാതെ, അല്ലാഹുവിന്റെ മാർഗത്തിൽ - അല്ലാഹുവിന്റെ ദീനിന്റെ സുരക്ഷിതത്വത്തിനും, അവന്റെ വാക്യം ഉന്നതിപ്പെടുത്തുന്നതിനും പ്രതേ്യകം ഉണർത്തുകയും ചെയ്തിരിക്കുന്നു. (2) "അതിക്രമം ചെയ്യരുത്. നിശ്ചയമായും അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.' ഇങ്ങോട്ട് യുദ്ധം ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത -സമാധാനപ്രിയരായസഖ്യ ഉടമ്പടികൾ കാരണം അടങ്ങിയിരിക്കുന്നകൂട്ടരുടെ നേരെ യുദ്ധത്തിനൊരുങ്ങുക, യുദ്ധശാലികളല്ലാത്ത വൃദ്ധൻമാർ, കുട്ടികൾ, സ്ത്രീകൾ മുതലായവരെ വധിക്കുക. യുദ്ധത്തിൽ വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങൾ ഛേദിക്കുക പോലെയുള്ള കടുംകൈകൾ ചെയ്യുക എന്നിത്യാദി കാര്യങ്ങൾ സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവാൻ പാടില്ലാത്തതും, അതെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണെന്ന് സാരം. ഇത്തരം കാര്യങ്ങൾ പ്രത്യേകം നിരോധിച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതുമാണ്. (3) "അവരെ കണ്ടുമുട്ടിയിടത്തുവെച്ച് കൊലപ്പെടുത്തണം.' മേൽചൂണ്ടിക്കാട്ടിയ പ്രകാരം അങ്ങോട്ട് യുദ്ധം ചെയ്യപ്പെടുവാൻ അർഹരായ ശത്രുക്കളെ കി ട്ടുന്ന തക്കം ഉപയോഗപ്പെടുത്തി വധിക്കുകതന്നെവേണം. അവരെ ബാക്കിവെക്കുന്നത് ഇതിലട -ങ്ങിയ തത്വം. (4) അവർ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങൾ അവരെയും പുറത്താക്കിക്കൊള്ളുക.' മക്കാ മുഖ്യ ശത്രുനബി -യുടെയും, സത്യവിശ്വാസികളുടെയും നേരെ അഴിച്ചുവിട്ട മൃഗീയമായ അക്രമ മർദ്ദനങ്ങളാൽ നിൽക്കപ്പൊറുതിയില്ലാതെ നാടും വീടും വിട്ടോടിപ്പോന്നിരിക്കയാണല്ലോ അവർ. അതുപോലെ അവരെയും അവിടെനിന്ന് പുറത്താക്കണമെന്ന് സാരം. മക്കാ വിജയത്തോടെ ഇത് പ്രയോഗത്തിൽ വരുകയും ചെയ്തു. മക്കയിലെ മുശ്രിക്കുകൾ മിക്കവാറും ഇസ്ലാമിനെ അംഗീകരിക്കുകയും ശിർക്കിൽതന്നെ ഉറച്ചുനിന്നവർ പുറത്താക്കപ്പെടുകയും, മേലിൽ മുശ്രിക്കുകൾക്ക് അവിടെ പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്തു. ഈ നിരോധം അന്ന് തൊട്ട് ഇന്നോളം നിലവിലുണ്ടുതാനും. (5). "ഫിത്ന'- കുഴപ്പംകൊലയെക്കാൾ കഠിനമായതാണ്. ' മനുഷ്യൻ കൊല്ലപ്പെടുന്ന കാര്യം ഒരു കഠിനകൃത്യം തന്നെ. എന്നാൽ, ഫിത്നയുടെ കാര്യം അതിലും ഭയങ്കരമാണ്. അതുകൊണ്ട് കൂടുതൽ ആപൽക്കരമായ അക്കാര്യം ഇല്ലാതാ -ക്കുവാൻ വേണ്ടിയാണ് ശത്രുക്കളോട് യുദ്ധം ചെയ്യുവാനും, അവരെ കൊലപ്പെടു -ത്തുവാനും കൽപിക്കുന്നത് എന്ന് താൽപര്യം. "ഫിത്ന' എന്ന വാക്ക് പല അർത്ഥങ്ങളും വരുന്ന ഒരു പദമത്രെ. "(സ്വർണം മുതലായ ലോഹങ്ങൾ) തീയിൽ കാട്ടി ഉരുക്കു -ക, വഴിപിഴപ്പിക്കുക, ഭ്രാന്ത്, ആപത്ത്, പരീക്ഷണം, സ്വാഭിപ്രായത്തിൽ സംതൃപ്തി അടയുക, സമ്പത്തും സന്തതികളും, ആദർശത്തിലെ ഭിന്നിപ്പ്, പാപം, അവിശ്വാസം, അപ -മാനം, ശിക്ഷ, മർദ്ദനം' എന്നീ അർത്ഥങ്ങളെല്ലാം സന്ദർഭമനുസരിച്ച് ആ പദത്തിന് വരും. ഈ അർത്ഥങ്ങളിൽ മിക്കതും ഉൾക്കൊള്ളുന്ന ഒരർത്ഥത്തിലാണ് അതിവിടെ നിലകൊള്ളുന്നത് എന്ന് പറയാം. താഴെ 217--ാം വചനത്തിൽ നിന്ന് ഏറെക്കുറേ ഈ വസ്തുത മനസ്സിലാക്കാവുന്നതുമാണ്. ഈ വാക്കുകൊണ്ട് ഇവിടെയുള്ള വിവക്ഷയെപ്പറ്റി ക്വുർ -ആൻ വ്യാഖ്യാതാക്കളുടെ വിവരണം പലതരത്തിലാണുള്ളത്. എല്ലാം ഫിത്നയുടെ ഓരോ വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണതിന് കാരണമെന്ന് അവ പരിശോ -ധിച്ചാൽ കാണാവുന്നതാണ്. മുശ്രിക്കുകളുടെ അവിശ്വാസവും, അതിനെത്തുടർന്ന് സത്യവിശ്വാസത്തിനും സത്യവിശ്വാസികൾക്കും എതിരെ അവർ അഴിച്ചുവിടുന്ന അക്രമ മർ ദ്ദനങ്ങളും നോക്കുമ്പോൾ, യുദ്ധം നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ അവയെക്കാൾ ലഘുവാണെന്നാണ് മൊത്തത്തിൽ അവയുടെ രത്നച്ചുരുക്കം. സ്വഹാബികളുടെ കാലത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാ -തിരുന്ന ഇബ്നു-ഉമർ (റ)നോട് അതിനെപ്പറ്റി ചിലർ ചോദിക്കുകയും, അദ്ദേഹം അവരോട് മറുപടി പറയുകയും ചെയ്തതായി ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട് . അതിൽ (193--ാം വചനത്തിലെ) "ഫിത്ന ഉണ്ടാകാതിരിക്കുന്നതുവരെ യുദ്ധം ചെയ്യുവി )എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ എന്ന് ചോദ്യകർത്താവ് ചോദിച്ചതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞുകാണാം: "ഫിത്ന ഇല്ലാതാ -കുകയും, മതം അല്ലാഹുവിനായിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങൾ യുദ്ധം ചെയ്തിരിക്കുന്നു. നിങ്ങൾ ഫിത്ന ഉണ്ടാകുകയും മതം അല്ലാഹുവിന് അല്ലാതിരിക്കുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുകയാണ്'. മറ്റൊരു വാചകത്തിൽ ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്: "അതെ, റസൂൽ തിരുമേനി യുടെ കാലത്ത് ഞങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്. അന്ന് ഇസ്ലാം (മുസ്ലിംകൾ) അൽപമായിരു -ന്നു. അതിനാൽ, മനുഷ്യൻ തന്റെ മത കാര്യത്തിൽ ഫിത്നക്ക് (പരീക്ഷണത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകിൽ അവൻ കൊല്ലപ്പെടും, അല്ലെങ്കിൽ മർദ്ദിക്കപ്പെടും. അങ്ങനെ, ഇസ്ലാം ഫിത്ന (6). "മസ്ജിദുൽ ഹറാമിന്റെ അടുക്കൽവെച്ച് അവർ (ശത്രുക്കൾ) ഇങ്ങോട്ട് യുദ്ധം ചെയ്യുന്നത് വരെ അവിടെവെച്ച് നിങ്ങൾ അങ്ങോട്ട് യുദ്ധം ചെയ്യരുത്. ' മസ്ജിദുൽ ഹറാമിന്റെ അടുക്കൽ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മക്കാ ഹറമാകുന്നു. ബ്റാഹീം നബി(അ) മന്ദിരം കെട്ടി ഉയർത്തുകയും, ആ രാജ്യം ഒരു നി ർഭയമായ രാജ്യമാക്കിത്തീർക്കുവാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത വിവരം മുമ്പ് പറഞ്ഞുവല്ലോ. അന്ന് തൊട്ട് മക്കാ ഹറമിൽ യുദ്ധമോ കയ്യേറ്റങ്ങളോ ഒന്നും പാടില്ലെന്ന് എല്ലാ കാലത്തുള്ള അറബികളും പൊതുവെ സ്വീകരിച്ചും പാലിച്ചും വന്നിട്ടുള്ളതാണ്. ജാഹിലിയ്യാ കാലത്തുപോലും അതിൽ മാറ്റമുണ്ടായിട്ടില്ല. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവർ ഈ തത്വം സ്വീകരിക്കുവാൻ കൂടുതൽ ബാധ്യസ്ഥരാണല്ലോ. അതിനാൽ, യുദ്ധത്തിന് വട്ടം കൂട്ടുന്ന ശത്രുക്കളെ എവിടെവെച്ച് കണ്ടാലും കൊലപ്പെടുത്തണമെന്ന് പറഞ്ഞതിൽ നിന്ന് മക്കാ ഹറം സ്വാഭാവേന ഒഴിവാകുന്നു. പക്ഷേ, അതുകാരണത്താൽ, ശത്രുക്കൾ പരിസരത്തുവെച്ച് തന്നെ യുദ്ധത്തിനൊരുങ്ങി -യാലും മുസ്ലിംകൾ അവരോട് ല്ല. അത് വേണ്ടതില്ല. അവിടെവെച്ച് മുസ്ലിംകൾ അങ്ങോട്ട് യുദ്ധം ആരംഭിക്കുവാൻ പാ ടില്ല. നേരെമറിച്ച് ശത്രുക്കൾ അവിടെവെച്ച് ഇങ്ങോട്ട് യുദ്ധം തുടങ്ങുന്ന പക്ഷം പിന്നെ പിൻമാറേണ്ടതില്ല. അവിടെവെച്ചുതന്നെ അങ്ങോട്ടും നടപടി എടുത്തുകൊള്ളണം ന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുകയാണ്. (7) "എന്നാൽ, അവർ (ശത്രുക്കൾ) വിരമിച്ചുവെങ്കിൽ അല്ലാഹു വള രെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.' അതെ, ശത്രുക്കൾ ട നിലപാട്മാറ്റി സത്യവിശ്വാസം സ്വീകരിക്കുകയും, യുദ്ധങ്ങളും എതിർപ്പുകളും ഉപേക്ഷി -ക്കുകയും ചെയ്താൽ അല്ലാഹു അവർക്ക് മാപ്പ് നൽകുന്നതാണ്. മുമ്പ് ചെയ്ത അക്രമങ്ങളു ടെ പേരിൽ അവരോട് നടപടി എടുക്കുകയില്ല. (8). "ഫിത്ന ഉണ്ടാകാതിരിക്കുകയും, ദീൻ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരുമായി യുദ്ധം നടത്തിക്കൊള്ളുക'. അഥവാ യുദ്ധ നടപടികൾ മൂലം സാധിക്കേണ്ടുന്ന രണ്ട് കാര്യങ്ങളാണ് ഫിത്ന ഇല്ലാതാവലും, മതം അല്ലാഹുവിനായിരിക്കലും. എന്നുവെച്ചാൽ, മേൽ പ്രസ്താവിച്ചതുപോലെയുള്ള കുഴപ്പങ്ങൾ അവസാനിക്കുകയും, അല്ലാഹുവിന്റെ മതമാകുന്ന ഇസ്ലാമിനെതിരെ ആക്രമ -ങ്ങളും കൈകടത്തലുകളും ഇല്ലാതായിത്തീരുകയും, അതിന് ലോകത്ത് അഭിമാനപൂ ർവ്വം സ്വൈരവിഹാരം കൊള്ളുമാറാവുകയും ചെയ്യുന്ന സന്ദർഭം എപ്പോൾ ഉണ്ടാകുന്നുവോ അതുവരെ യുദ്ധത്തിന്റെ ആവശ്യകത നിലവിലുണ്ടായിരിക്കും എന്ന് താൽപര്യം. അല്ലാതെ, ലോകത്ത് എവിടെയും ശിർക്കും, കുഫ്റും അവശേഷിക്കാതെ എല്ലാ മനുഷ്യരും മുസ്ലിംകളായിത്തീരുന്നതുവരെ യുദ്ധം നടത്തിക്കൊള്ളണമെന്നല്ല ഇതിന്റെ അർത്ഥം. ഇസ്ലാമിൽ അങ്ങനെ ഒരു വിധിയില്ലതാനും. മതവിഷയത്തിൽ നിങ്ങളോട് യുദ്ധം നടത്തുകയോ നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് ബഹിഷ്കരിക്കുകയോ ചെയ്യാത്തവർക്ക് നന്മ ചെയ്യുകയും അവരോട് നീതി മുറപാലിക്കുകയും ചെയ്യുന്ന -തിന് വിരോധമില്ലെന്നും മതവിഷയത്തിൽ നിങ്ങളോട് യുദ്ധം നടത്തുകയും നിങ്ങളുടെ വാ സസ്ഥലങ്ങളിൽ നിന്ന് നിങ്ങളെ ബഹിഷ്കരിക്കുകയും അതിന് പിന്തുണ നൽകുകയും ചെയ്യു -ന്നവരോട് നിങ്ങൾ മൈത്രി കാണിക്കുന്നത് മാത്രമേ വിരോധമുള്ളൂവെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. (സൂ: മുംതഹിനഃ 8,9 നോക്കുക) (9). "അവർ വിരമിച്ചാൽ പിന്നെ അക്രമകാരികൾക്കെതിരായി -ട്ടല്ലാതെ അതിക്രമം ശത്രുക്കൾ അവരുടെ അക്രമമർദ്ദനങ്ങളും കയ്യേറ്റങ്ങളും നിറുത്തൽ ചെയ്താൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന് അവർക്കെതിരെ യു ദ്ധമോ ആക്രമണമോ ഒന്നും ഉണ്ടായിക്കൂടാ. ഉണ്ടാകുന്നപക്ഷം അത് അക്രമവും നീതിയുമായിരിക്കും. അവർ മുമ്പ് അക്രമികളായിരുന്നുവെന്നുവെച്ച് അവരുടെ നേരെ അത്തരം നടപടികളൊന്നും എടുക്കുവാൻ പാടില്ല എന്ന് സാരം. അ്ര കമികൾ ഇങ്ങോട്ട് സ്വീകരിക്കുന്ന അതിക്രമങ്ങൾക്ക് പകരം അതേ മാതിരി അങ്ങോട്ടും നടപടികൾ സ്വീകരിക്കുന്നതിനെ ഉദ്ദേശിച്ചാണ് ഇവിടെ അതിക്രമം എന്ന് പറഞ്ഞിരിക്കുന്നതെന്ന് അടുത്ത വചനത്തിൽ നിന്ന് മനസ്സിലാക്കാം. യഥാർത്ഥത്തിൽ ഇത് അതിക്രമമല്ലെങ്കിലും ബാഹ്യത്തിൽ അതിക്രമതുല്യമാണല്ലോ.
2:194

ٱلشَّهۡرُ ٱلۡحَرَامُ بِٱلشَّهۡرِ ٱلۡحَرَامِ وَٱلۡحُرُمَٰتُ قِصَاصٞۚ فَمَنِ ٱعۡتَدَىٰ عَلَيۡكُمۡ فَٱعۡتَدُواْ عَلَيۡهِ بِمِثۡلِ مَا ٱعۡتَدَىٰ عَلَيۡكُمۡۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ

(194) "ഹറാമാ'യ (പവിത്രമായ) മാസം "ഹറാമാ'യ (പവിത്രമായ) മാസത്തിന് (പകരം) ആകുന്നു. "ഹുർമത്ത്' (പവിത്രവസ്തു) -കളും പ്രതിക്രിയ (നടത്തപ്പെടുന്നവ)-യാകുന്നു. ആകയാൽ, ആരെങ്കിലും നിങ്ങളുടെമേൽ അതിക്രമം പ്രവർത്തിച്ചാൽ, നിങ്ങളുടെ മേൽ അവൻ അതിക്രമം പ്രവർത്തിച്ച (അതേ) മാതിരിയിൽ നിങ്ങൾ അവന്റെമേലും അതിക്രമം പ്രവർത്തിച്ചുകൊള്ളുവിൻ; "അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ. (194) الش َّ ه ْ ر ُ മാസം ഹറാമായ, അലംഘ്യമായ, പവിത്രമായ ب ِ الش َّ ه ْ ر ِ മാസത്തിന് (പകരം) ആകുന്നു ഹറാമായ ഹുർമത്തുകൾ, അലംഘ്യവസ്തുക്കൾ, പവിത്രമായവ ق ِ ص َ اص ٌ പ്രതികാരമാകുന്നു ف َ م َ ن ِ അതിനാൽ (അപ്പോൾ) ആരെങ്കിലും അതിക്രമം ചെയ്തു, അതിരുവിട്ടു നിങ്ങളുടെ മേൽ, നിങ്ങൾക്കെതിരെ എന്നാൽ നിങ്ങൾ അതിക്രമം ചെയ്തുകൊള്ളുവിൻ അവന്റെ മേൽ (എതിരിൽ) പോലെയുള്ളതുകൊണ്ട്, മാതിരിയിൽ അവൻ അതിക്രമം ചെയ്തത് നിങ്ങളുടെ മേൽ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിൻ നിങ്ങൾ അറിയുകയും ചെയ്യുക َّ ن َ أ َ َّ اللها അല്ലാഹു ആണെന്ന് സൂക്ഷിക്കുന്നവരുടെ കൂടെ ആദരണീയത, നിഷിദ്ധത എന്നിങ്ങനെയു ള്ള അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകളാണ് ح ُ رمة ح َ ر َ ام، (ഹറാം, ഹുർമത്ത്) എന്നിവ. പവിത്രമായ മാസം ( ُ ر ْ ه َّ شلا എന്നു പറഞ്ഞത് യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളെയും, പവിത്ര വസ്തുക്കൾ എന്ന് പറഞ്ഞത് അനാദരിക്കപ്പെടുവാൻ പാടില്ലാത്ത എല്ലാ പവിത്ര വസ്തുക്കളെയും ഉദ്ദേശിച്ചാകുന്നു. ദുൽക്വ-അദ്, മുഹർറം എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും, റജബ് മാസവുംകൂടി നാല് മാസങ്ങളാണ് യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങൾ. ആരാധനാ സ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ, പുണ്യദിവ -സങ്ങൾ, പുണ്യസ്ഥലങ്ങൾ ആദിയായവയെല്ലാം പവിത്രമായ വസ്തുക്കളിലും ഉൾപ്പെടുന്നു. നാനാഭാഗങ്ങളിൽ നിന്നും ഹജ്ജിന് വരുന്ന ആളുകൾക്ക് ഭയാശങ്കകളൊന്നും കൂടാതെ, സ്വൈരപൂർവ്വം ഹജ്ജുകർമങ്ങൾ നിറവേറ്റി തിരിച്ചുപോകുവാ ൻ വേണ്ടിയാണ് ആദ്യത്തെ മൂന്ന് മാസങ്ങൾ തുടർച്ചയായി പവിത്ര -മാസങ്ങളാക്കപ്പെട്ടിരിക്കുന്നത്. ഹജ്ജിന്റെ പ്രധാനകർമങ്ങൾ നടക്കുന്നത് ദുൽഹിജ്ജഃയിലാണെങ്കിലും ദൂരദിക്കിൽനിന്ന് വരുന്നവരുടെയും മടങ്ങുന്നവരുടെയും സൗകര്യവും മറ്റും കണക്കിലെടുത്തുകൊണ്ട് അതിന്റെ മുമ്പും പിമ്പും ഓരോ മാസവും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ഇടക്കുവെച്ച് ഉംറാകർമം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് നിർവഹിച്ചുപോ -കുവാൻ സൗകര്യപ്പെടുമാറ് റജബുമാസവും പവിത്രമാക്കപ്പെട്ടിരിക്കുന്നു . ഈ മാസങ്ങളിൽ യുദ്ധങ്ങളും ആക്രമണങ്ങളുമില്ലാതെ എല്ലാവരും സമാധാനത്തിലായിരിക്ക -ണമെന്നുള്ളത് അറബികൾക്കിടയിൽ പൊതുവെ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു ത ത്വമാകുന്നു. 217--ാം വചനത്തിൽ കാണാവുന്നതുപോലെ, ഇസ്ലാമിലും നിലവിലുള്ള നി യമമാണത്. എന്നാൽ, പ്രസ്തുത മാസങ്ങളിൽപെട്ട ഏതെങ്കിലും ഒന്നിൽവെച്ച് യുദ്ധം അത്യാവ -ശ്യമാണെന്ന് കണ്ടാൽ ആ മാസത്തിൽ തന്നെ യുദ്ധം നടത്തുകയും, അതിനുപകരം മ റ്റൊരു മാസത്തെ പവിത്രമാസമായി ആചരിക്കുകയും ചെയ്യുന്ന ഒരു പതിവ് ജാഹി -ലിയ്യാ കാലത്ത് അറബി മുശ്രിക്കുകൾ സ്വീകരിച്ചു വന്നിരുന്നു. (ഇതിനെപ്പറ്റി സൂ: തൗബഃ 37 ൽ പ്രസ്താവിക്കുന്നുണ്ട്) ശത്രുക്കൾ ഹറമിൽവെച്ച് ഇങ്ങോട്ട് യുദ്ധത്തിനൊരുങ്ങുമ്പോൾ, അവിടെ വെച്ചുതന്നെ അവരോട് യുദ്ധം നടത്തണമെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. അതുപോലെ, ഈ പവിത്രമാസങ്ങളെ അനാദരിച്ചുകൊണ്ട് അവർ യുദ്ധത്തിന് വന്നാൽ അപ്പോൾ, ആ മാസങ്ങളുടെ പവിത്രത കാരണം പിന്നോക്കം നിൽക്കാതെ മുസ്ലിംകളും അവരോട് ഏറ്റുമുട്ടണമെന്നും, അങ്ങനെ ആ അതിക്രമത്തിനെതിരിൽ അതേ മാതിരി നടപടി അങ്ങോട്ടും സ്വീകരിക്കണമെന്നും ഈ വചനത്തിൽ അല്ലാഹു സത്യവിശ്വാസികളോട് കൽപിക്കുന്നു. മാത്രമല്ല, അലംഘ്യവും ആദ -രണീയവുമായി കരുതപ്പെടുന്ന മറ്റേത് പവിത്രവസ്തുക്കളെയോ വസ്തുതകളെയോ അവഗണിച്ചുകൊണ്ട് അവർ നടത്തുന്ന ഏത് അക്രമങ്ങളിലും അതേപടി അങ്ങോട്ടും പ്രതികാ രം ചെയ്യുന്നതാവശ്യമാണെന്ന ഒരു പൊതുതത്വം കൂടി അല്ലാഹു അറിയിക്കുന്നു. ഈ തത്വം സ്വീകരിക്കാത്ത പക്ഷംശത്രുക്കൾ ചെയ്യുന്നതുപോലെ നമുക്ക് അങ്ങനെ ചെയ് തുകൂടാ എന്നുവെച്ച് മുസ്ലിംകൾ ഒഴിഞ്ഞുനിൽക്കുന്ന ഭവിഷ്യ പറയേണ്ടതില്ലല്ലോ. എന്നാൽ, ഈ പ്രതികാര നടപടിയിലും തങ്ങളുടെ പക്കൽ നിന്ന് വല്ല പാകപ്പിഴവുകളും ഉണ്ടാകുന്നത് പ്രത്യേകം അങ്ങനെ സൂക്ഷിക്കുന്നവരുടെ പക്ഷത്ത് അല്ലാഹു ഉണ്ടായിരിക്കുമെന്നും പ്രതേ്യകം ഉണർത്തുകയും ചെയ്തിരിക്കുന്നു.
2:195

وَأَنفِقُواْ فِي سَبِيلِ ٱللَّهِ وَلَا تُلۡقُواْ بِأَيۡدِيكُمۡ إِلَى ٱلتَّهۡلُكَةِ وَأَحۡسِنُوٓاْۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُحۡسِنِينَ

(195) നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവിൻ. നിങ്ങളുടെ കൈകളെ നിങ്ങൾ നാശത്തിലേക്ക് ഇട്ടേക്കുകയും ചെയ്യരുത്. നിങ്ങൾ നന്മ പ്രവർത്തിക്കുകയും ചെയ്യണം. നിശ്ചയമായും, നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നതാണ്. (195) നിങ്ങൾ ചിലവഴിക്കുവിൻ മാർഗത്തിൽ ِ َّ اللها അല്ലാഹുവിന്റെ നിങ്ങൾ ഇടുകയും ചെയ്യരുത് നിങ്ങളുടെ കൈകളെ ഷلا നാശത്തിലേക്ക്, അപായത്തിലേക്ക് നിങ്ങൾ നന്മ ചെയ്യുവിൻ, നന്നായി പ്രവർത്തിക്കുകയും ചെയ്യുവിൻ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു നന്മ ചെയ്യുന്നവരെ, നന്നായി പ്രവർത്തിക്കുന്നവരെ ഇസ്ലാമിനെയും മുസ്ലിംകളെയും നാടും, വീടും, സമ്പത്തും നൽകി സഹായിച്ചുകൊണ്ടിരുന്ന അൻസ്വാരികളായ ചില പ്രതാപവും ശക്തിയും സിദ്ധിച്ചു നാം മുമ്പത്തെ അത്രതന്നെ ചില -വഴിക്കേണ്ടുന്ന ആവശ്യമില്ലെന്നും, നമുക്ക് നമ്മുടെ സ്വത്തും ധനവുമൊക്കെ അഭിവൃദ്ധിപ്പെടുത്തുവാൻ ശ്രമിക്കാമെന്നും തമ്മതമ്മിൽ സ്വകാര്യം പറയുകയുണ്ടാ -യി. അതിനെത്തുടർന്നാണ് ഈ വചനം അവതരിച്ചതെന്ന് അബൂ-അയ്യൂബിൽ അൻസ്വാരീ (റ)- യുടെ ഒരു ഹദീഥിൽ വന്നിരിക്കുന്നു. (മു; ജ; ന; തി.) അവത -രണ സന്ദർഭം അതായിരുന്നാൽ തന്നെയും ആയത്തിന്റെ ഉള്ളടക്കം പൊതുവെ ബാധകമാണെന്നുള്ളതി ൽ സംശയമില്ല. അല്ലാഹുവിന്റെ മാർഗത്തിൽ കഴിയുന്നത്ര ധനം ചിലവഴിക്കണമെന്നും, പിശുക്ക് പിടിച്ച് നാശഗർത്തത്തിൽ പതിക്കുവാൻ ഇടവരാതെ സൂക്ഷിക്കണമെ ന്നും സത്യവിശ്വാസികളോട് ഈ വചനത്തിൽ അല്ലാഹു കൽപിക്കുന്നു. ചെയ്യുന്ന കാര്യ -ങ്ങൾ നന്നായും, നിഷ്കളങ്കമായും, ഭംഗിയായും ചെയ്യണമെന്നും, അങ്ങനെ ചെയ്യു -ന്നവരുടെ പക്ഷത്തായിരിക്കും കാരുണ്യവും സഹായവും അവർക്കാണ് ല ഉണർത്തിക്കൊണ്ട് അവരെ അതിന് ആവേശഭരിതരാക്കുകയും ചെയ്യുന്നു. اللها (അല്ലാഹുവിന്റെ മാർഗത്തിൽ) എന്ന് പറഞ്ഞതിൽ, അല്ലാഹു ഇഷ്ടെ പ്പടുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടും. ഇസ്ലാമിന്റെ നിലനിൽപിനും അഭിവൃദ്ധിക്കും വളർച്ചക്കും ആവശ്യമായ കാര്യങ്ങൾ, ശത്രുക്കളുമായുള്ള സമരങ്ങൾ ആ ദിയായവ അവയുടെ മുൻപന്തിയിൽ നിലകൊള്ളുന്നു. കഴിഞ്ഞ വചനങ്ങളിൽ ശത്രു -ക്കളുമായി യുദ്ധം നടത്തുന്നത് സംബന്ധിച്ച പലതും വിവരിച്ചതിനെത്തുടർന്നാണ് ഈ വചനത്തിൽ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ കൽപിക്കുന്നതെന്ന് ഓർ ക്കുമ്പോൾ, ഈ അവസാനം പറഞ്ഞ കാര്യമാണ് ഇവിടെ മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാവുന്നതാണ്. നിങ്ങളുടെ കൈകളെ നാശത്തിലേക്ക് ഇടരുത് ഷلا ) എന്ന വാക്യം സത്യവിശ്വാസികൾ വളരെ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മേൽ സൂചിപ്പിച്ചതുപോലെയുള്ള വിഷയങ്ങളിൽമതസംബന്ധമായ സമ -രകാര്യങ്ങളിൽ വിശേഷിച്ചുംധനം ചിലവഴിക്കുവാൻ നിങ്ങൾ മുന്നോട്ട് വ രാത്ത പക്ഷം, അത് നിങ്ങളുടെ ശത്രുക്കൾക്ക് ശക്തി വർദ്ധിക്കുവാനും, നിങ്ങളുടെ ഭാവി അപകടപ്പെടുവാനും കാരണമായേക്കും; അതുകൊണ്ട് അതിന് ഇടവരുത്തരുത് എന്നുള്ള ഒരു താ ക്കീതാണിത്. വേണ്ടപ്പെട്ട വിഷയങ്ങളിൽ ചിലവഴിക്കാതിരിക്കുന്നത് നിങ്ങളു ടെ നാശത്തിന് ഹേതുവായേക്കുമെന്നും, അത് സൂക്ഷിക്കണമെന്നും മാത്രമല്ല, വേണ്ടാത്ത വിഷയത്തിൽ ധനം ചിലവഴിച്ചാൽ നിങ്ങൾക്ക് ആപത്ത് പിണയുവാൻ അതിന് ഇടവരുത്തരുതെന്നുകൂടി ആ വാക്യത്തിൽ സൂചനയുണ്ട് എന്നും ചില വ്യാഖ്യാ -താക്കൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ആ വാക്യത്തിന്റെ അർത്ഥവ്യാപ്തി ഇത് ശരിയാണുതാനും. "ആപത്തിൽ കയ്യിടരുത്' എന്നും "കഷ്ടകാലം കടംകൊള്ളരുത്' എന്നും പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണ് "നാശത്തിലേക്ക് നിങ്ങളുടെ കൈ ഇടരുത്' എന്നുള്ള ഈ വാക്യവും. അടുത്ത വചനങ്ങളിൽ ഹജ്ജിനെയും ഉംറഃയെയും കുറിച്ച് പറയുന്നു:-
2:196

وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡيُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذٗى مِّن رَّأۡسِهِۦ فَفِدۡيَةٞ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٖۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖ فِي ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٞ كَامِلَةٞۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِي ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

(196) നിങ്ങൾ അല്ലാഹുവിനായി "ഹജ്ജും', "ഉംറഃ'യും പൂർത്തിയാക്കുവിൻ. എനി, നിങ്ങൾക്ക് മുടക്ക് ബാധിച്ചെങ്കിൽ, അപ്പോൾ "ഹദ്യി'ൽ ധ ബലിമൃഗത്തിൽ പ നിന്നും സൗകര്യപ്പെട്ടത് (ബലി കഴിക്കുക). "ഹദ്യ്' അതിന്റെ അനുവദനീയ സ്ഥാനത്ത് ധ നിശ്ചിത സ്ഥാനത്ത് പ എത്തുന്നതുവരേക്കും നിങ്ങൾ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്. എന്നാൽ, നിങ്ങളിൽ ആരെങ്കിലും രോഗിയായിരിക്കുകയോ, അല്ലെങ്കിൽ അവനിൽ അവന്റെ തലയിൽനിന്നുള്ള വല്ല ഉപദ്രവവും ഉണ്ടായിരിക്കുകയോ ചെയ്താൽ, അപ്പോൾ നോമ്പോ ദാനധർമമോ ബലികർമമോ ആകുന്ന ഒരു തെണ്ട ധ പ്രായശ്ചിത്ത പ മാകുന്നു (വേണ്ടത്). എന്നാൽ, നിങ്ങൾ ആരെങ്കിലും "ഉംറഃ' (നിർവഹിച്ചു-)കൊണ്ട് "ഹജ്ജ്' അപ്പോൾ, "ഹദ്യി'ൽ ധ ബലിമൃഗത്തിൽ പ നിന്ന് സൗകര്യപ്പെട്ടത് (ബലി കഴിക്കുക). എനി, ആർക്കെങ്കിലും (അത്) കിട്ടാത്തപക്ഷം, ഹജ്ജി(ന്റെ ദിവസങ്ങളി)ൽ മൂന്ന് ദിവസവും നിങ്ങൾ മടങ് ങിപ്പോയാൽ (വേറെ) ഒരു ഏഴും നോമ്പ് നോൽക്കുക. (അങ്ങനെ) അത് പൂർത്തിയായ പത്ത് (നോമ്പ്). അത് ധ ആ പറഞ്ഞ വിധി പ , ആരുടെ കുടുംബം "മസ്ജിദുൽ ഹറാമി'ങ്കൽ സന്നിഹിതർ ധ നിവസിക്കുന്നവർ പ ആയിട്ടില്ലയോ അവർക്കുള്ളതാകുന്നു. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. അല്ലാഹു കഠിനമായ ശിക്ഷാ നടപടി എടുക്കുന്നവനാണെന്ന് നിങ്ങൾ അറിഞ്ഞും കൊള്ളുവിൻ. (196) നിങ്ങൾ പൂർത്തിയാക്കുവിൻ َّ ج َ ح ْ لا ഹജ്ജ് ഉംറഃയും اللهِ َّ ِ അല്ലാഹുവിന് വേണ്ടി എനി (എന്നാൽ) നിങ്ങൾ ഉപരോധിക്കപ്പെട്ടുവെങ്കിൽ, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം ف َ م َ ا അപ്പോൾ യാതൊന്ന് എളുപ്പമായ, സൗകര്യപ്പെട്ട ഹദ്യിൽ (ബലിമൃഗത്തിൽ) നിന്ന് നിങ്ങൾ മുണ്ഡനം ചെയ്യരുത് നിങ്ങളുടെ തലകളെ എത്തുന്നവരെ ഹദ്യ് അതിന്റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത് എന്നാൽ (എനി) ആരെങ്കിലും ആയാൽ നിങ്ങളിൽ നിന്ന് അല്ലെങ്കിൽ അവനിൽ ഉണ്ട് ى ً ذ َ أ വല്ല ഉപദ്രവവും, ശല്യം അവന്റെ തലയിൽ നിന്ന് അപ്പോൾ ഒരു തെണ്ടം നോമ്പിനാലുള്ള അല്ലെങ്കിൽ ദാനധർമം അല്ലെങ്കിൽ ബലികർമം എനി നിങ്ങൾ നിർഭയത്തിലായാൽ ف َ م َ ن ْ അപ്പോൾ ആരെങ്കിലും സുഖമെടുത്തു, ചെയ്തു (എങ്കിൽ) ഉംറഃകൊണ്ട് (മുഖേന) ഹജ്ജുവരെ എന്നാൽ ഹദ്യിൽ നിന്ന് എനി ആർക്കെങ്കിലും കിട്ടിയില്ലെങ്കിൽ എന്നാൽ നോമ്പ് ِ ة َ ثلا മൂന്ന് ദിവസങ്ങൾ ഹജ്ജി (ദിവസങ്ങളി)ൽ ഒരു ഏഴും നിങ്ങൾ മടങ്ങിയാൽ ت ِ ل ْ ك َ അത്, ഒരു പത്താകുന്നു ٌ َ ِ ما َ ك പൂർത്തിയായ ذ َ ل ِ ك َ അത് ل ِ م َ ن ْ യാതൊരുവന്നാണ് ആയിട്ടില്ല, അല്ല അവന്റെ കുടുംബം, ആൾക്കാർ ഹാജറുള്ളവർ (നിവസിക്കുന്നവർ) മസ്ജിദുൽ ഹറാമിങ്കൽ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ അറിയുകയും ചെയ്യുവിൻ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് ش َ د ِ يد ُ കഠിനമായവർ ശിക്ഷാനടപടി അൽപം ദീർഘമായ ഈ വചനത്തിൽ ഹജ്ജ്, ഉംറഃ എന്നീ കർമങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ പലതും അടങ്ങിയിരിക്കുന്നു. ഹജ്ജിന്റെ ഘടകകർ മങ്ങളായ അറഫായിൽ സമ്മേളിക്കൽ ഒഴിച്ച് മറ്റുള്ളതെല്ലാം ഉംറഃയിലും അനുഷ്ഠിക്കപ്പെടേണ്ടതുണ്ട്. നിശ്ചിത മാസങ്ങളിലും ദിവസങ്ങളിലും മാത്രമേ ഹജ്ജിന്റെ കർമങ്ങൾെ ചയ്യാവൂ. ഉംറഃക്ക് കാലനിർണയമില്ല. താഴെ പറയുന്ന പ്രകാരം ഹജ്ജിനോടൊപ്പവും, സ്വന്തമായും ഉംറഃ നിർവ്വഹിക്കപ്പെടാം. കഴിവുള്ളവർ ആയുസ്സിൽ ഒരു പ്രാവശ്യം ഹജ്ജ് ചെയ്യൽ നിർബന്ധമാകുന്നു. 97 നോക്കുക) ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തേതുമാണത്. ഉംറഃ ഒരിക്കലെങ്കിലും നിർവഹിക്കൽ നിർ എന്നതിൽ രണ്ടഭിപ്രായം സ്വഹാബികൾ മുതൽക്കേ പണ്ഡിതൻമാർക്കിടയിൽ നിലവിലുണ്ട്. രണ്ടിലൊന്ന് തീർത്ത് പറയുവാൻ തെളിവില്ലാത്ത സ്ഥിതിക്ക് നിർബന്ധമാണെന്ന് പറയാതിരിക്കുകയാണ് വേണ്ടതെന്ന്രണ്ട് വിഭാഗക്കാരുടെയും തെളി -വുകൾ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. നിർബന്ധമായാലും അല്ലെങ്കിലും ശരി, ഹജ്ജും ഉംറഃയും ഇസ്ലാമിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാ കർമങ്ങളത്രെ. സൗകര്യവും കഴിവുമുള്ളവർ രണ്ടും കൂടുതൽ അനുഷ്ഠിച്ചു അല്ലാഹുവിന്റെ പ്രീതി നേടുവാൻ ശ്രമിക്കേണ്ടതുമാകുന്നു. നബി തിരുമേനി മക്കാജീവിതകാലത്ത് എത്ര ഹജ്ജും ഉംറഃയും കാണിക്കുന്ന തെളിവുകളൊന്നുമില്ല. പലവട്ടം ചെയ്തിരിക്കു -വാനാണ് സാധ്യത. ഹിജ്റഃക്ക് ശേഷം മിക്കവാറും അഞ്ചാം കൊല്ലത്തിൽ ഇസ്ലാമിൽ ഹജ്ജി ന്റെ നിയമം അവതരിച്ചുവെങ്കിലും അക്കാലത്ത് മക്കായിലെ സ്ഥിതിഗതികൾ സുരക്ഷിതമല്ലാതിരുന്നതുകൊണ്ട് നബി യും സ്വഹാബികളും അക്കാലത്ത് ഹജ്ജ് ചെയ്കയുണ്ടായിട്ടില്ല. ഒമ്പതാം കൊല്ലത്തിൽ അബൂബക്ർ (റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം സ്വഹാബികൾ ഹജ്ജ് നിർവഹിക്കുകയുണ്ടായി. പത്താം കൊല്ലത്തിൽ നബി യും സ്വഹാബികളും ഒന്നിച്ചുപോയി ഹജ്ജ് നിർവ്വഹിച്ചുപോന്നു. ഇതാണ് ح َ جة ُ الو ِ د َ اع (ഹജ്ജത്തുൽ വിദാ-ഉ്) എന്ന പേരിൽ പ്രസിദ്ധമായ നബി -യുടെ അവസാനത്തെ ഹജ്ജ്. ഉംറഃ കർമം മൂന്ന് പ്രാവശ്യമാണ് നബി ചെയ്തിട്ടുള്ളതെങ്കിലും അതിനുവേണ്ടി നാല് പ്രാവശ്യം അവിടുന്ന് മദീനായിൽ നിന്ന് പോയിട്ടുണ്ട്. ഒന്നാമത്തേത് ഹി ജ്റഃ 6-ാം കൊല്ലത്തിലായിരുന്നു. പക്ഷേ, മുശ്രിക്കുകളുടെ തടസ്സം നിമിത്തം ഹുദൈബിയ്യയിൽ വെച്ചുണ്ടായ സുപ്രസിദ്ധ ഉടമ്പടിയനുസരിച്ച് തിരുമേനി അന്ന് രണ്ടാമത്തേത്, ആ സന്ധി നിശ്ചയപ്രകാരം അടുത്ത കൊല്ലം പോയി ഉംറഃ പാന്നതാകുന്നു. മൂന്നാമത്തേത്, 8-ാം കൊല്ലത്തിലായിരുന്നു. ഇതിന് "ഇഹ്റാം' (പ്രവേശനം) ഉണ്ടായത് റാനഃ ( ْ انة ‚ ج ِ ) എന്ന സ്ഥലത്ത് നിന്നായത് കൊണ്ട് ഉംറതുൽ റാന ഇത് അറിയപ്പെടുന്നു. നാലാമത്തേത് ഹജ്ജതുൽ വിദാ-ഇലുമായിരുന്നു. എനി നമുക്ക് ആയത്തിൽ പ്രസ്താവിച്ച മുഖ്യവിഷയങ്ങൾ ശ്രദ്ധിക്കാം. അവ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:- (1) അല്ലാഹുവിനുവേണ്ടി ഹജ്ജും ഉംറഃയും പൂർത്തിയാക്കുക. ല്ലാഹുവിന്റെ കൽപന അനുസരിച്ച് അവന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചും കൊണ്ട് അത് രണ്ടും നിർവ്വഹിച്ചുകൊള്ളുക എന്ന് സാരം. ഏതൊരു കാര്യത്തെക്കുറിച്ചും "അല്ലാഹുവിനായി ചെയ്യുക' എന്ന് പറയുന്നതിന്റെ താൽപര്യം ഇതുതന്നെ. എന്നല്ലാതെ ല്ലാഹുവിന്റെ ഏതെങ്കിലും ആവശ്യമോ ഗുണമോ നിറവേറ്റുവാൻ വേണ്ടി എന്ന് അതിനർത്ഥമില്ല. സൃഷ്ടികളുടെ മറ്റേതെങ്കിലും കാര്യങ്ങൾ മുഖേനയോ അല്ലാഹുവിന് യാതൊരു നേട്ടവും ഉണ്ടാകുവാനില്ല തന്നെ. ആരുടെയും ആ്ര ശയമോ സഹായമോ ആവശ്യമില്ലാത്ത സർവ്വധന്യനാണല്ലോ അവൻ. "ഹജ്ജും ഉംറഃയും പൂ ർത്തിയാക്കുക' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: 1. രണ്ടിലും ആചരിക്കപ്പെടേണ്ടുന്ന എല്ലാ കാര്യങ്ങളും ആദ്യന്തം ശരി -യായും നന്നായും ചെയ്തുതീർക്കുക. 2. നിർബന്ധ കടമയെന്ന നിലക്കായാലും, ഐച്ഛികമെന്ന നിലക്കായാലും രണ്ടിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ അത് മുഴുവൻെ ചയ്തു പൂർത്തിയാക്കുക തന്നെ വേണം. ഇടക്കുവെച്ച് വല്ല തെറ്റുകൾ വന്നുപോയാൽേ പാലും ബാക്കി മുഴുമിക്കാതെ ഇടക്കുവെച്ച് നിറുത്തിക്കളയുവാൻ പാടില്ല. 3. പ്രസ്തുത കർമങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം അവക്കുള്ള യാത്ര. അഥവാ, കച്ചവടം മുതലായ മറ്റും ലക്ഷ്യങ്ങൾ വെച്ചുകൊണ്ടു - വരുകയോ വന്ന സ്ഥിതിക്ക് അവകൂടി നടത്തുമെന്ന് വെക്കുകയോ ചെയ്യാതിരിക്കുക . 4. രണ്ടിന്റെയും യാത്രാചിലവുകൾക്ക് ഉപയോഗിക്കുന്ന ധനം ശുദ്ധ -മായതും, അനുവദനീയ മാർഗങ്ങളിൽ കൂടി സമ്പാദിച്ചതുമായിരിക്കുക. ) ഇവ കൂടാതെ വേറെയും അഭിപ്രായങ്ങൾ കാണാം. വാസ്തവത്തിൽ "അല്ലാഹുവിനായി പൂർത്തിയാ -ക്കുക' എന്നതിന്റെ സാരത്തിൽ ഇപ്പറഞ്ഞതെല്ലാം യഥാർത്ഥം. (2) വല്ല മുടക്കും ബാധിച്ചാൽ സൗകര്യപ്പെട്ട ഒരു മൃഗത്തെ ബലി ചെ യ്യുക. മുടക്ക് ബാധിക്കുക എന്ന് അർത്ഥം നൽകിയത് എന്ന ക്രിയക്കാകുന്നു. ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയപോലെ, ശത്രുക്കളിൽ നിന്നുണ്ടാകുന്നതുപോലെയുള്ള പ്രത്യക്ഷ മുടക്കുകളിലും, രോഗം മുതലായവ മൂലമുണ്ടാകുന്ന മറ്റുതരം മുടക്കുകളിലും, ആ വാക്ക് ഉപയോഗിക്കപ്പെടും. ശത്രുക്കളാൽ നേരിടുന്ന മുടക്കാണ് ഇവിടെ ഉദ്ദേശ്യമെന്നാണ് അധിക ക്വുർ-ആൻ വ്യാഖ്യാതാക്കളും സ്വീകരിച്ചു കാണുന്നത്. ഹി ജ്റഃ 6-ാം കൊല്ലത്തിൽ നബി യും സ്വഹാബികളും ഉംറഃക്ക് പോയപ്പോൾ ഹുദൈബിയ്യയിൽവെച്ച് ക്വുറൈശികൾ അവരെ തടഞ്ഞുവല്ലോ. ആ സംഭവത്തെത്തുടർന്നാണ് ഈ വചനം അവതരിച്ചതെന്നും മറ്റുമാണ് ഇതിന് അവർ പറയുന്ന ന്യായം. എങ്കിലും, ഭാഷാപരമായി നോക്കുമ്പോഴും, ചില ഹദീഥുകളുടെ വെളിച്ചത്തിൽ പരിശോ -ധിക്കുമ്പോഴും ശത്രുക്കൾ ഇപ്പോഴത്തെ ഹജ്ജ് യാത്രക്കാരിൽ ഒരു വിഭാഗം ഇത്തരക്കാരാകു -ന്നുവെന്നത് ഖേദകരമാകുന്നു. ഈ വിഷയത്തിലും പലരുടെയും നില ശോചനീയം തന്നെ. മുതലായ കാരണങ്ങൾ നിമിത്തമോ ഏർപ്പെടുന്ന എല്ലാ മുടക്കുകളും അതിൽ ഉൾപ്പെടുമെന്നുള്ളതാണ് ശരിയായി തോന്നുന്നത്. അവതരണ സന്ദർഭം അതായതുകൊണ്ട് അതുമാത്രമാണ് ഉദ്ദേശ്യമെന്നുവെച്ച് ആ വാക്കിന്റെ അർത്ഥ വ്യാപ്തി പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. (വാസ്തവം അല്ലാഹുവിനറിയാം) ه َ د ْ ي ِ (ഹദ്യ്) എന്ന വാക്കിനാണ് ബലിമൃഗം എന്ന് അർത്ഥം കൽപിച്ചത്. ഈ വാക്കിന് "ച ര്യ, നടപടി, പവിത്രമായത്' എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്. ഹറമിലേക്ക് ബലികർമത്തിനായി കൊണ്ടുപോകുന്ന ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് ആ വാക്ക് ഉപയോഗിക്കുക സാധാരണമാകുന്നു. അതാണ് ഇവിടെയും ദേ്ദശ്യം. "സൗകര്യപ്പെട്ട ബലിമൃഗത്തെ ബലികഴിക്കണം.' എന്ന് പറഞ്ഞതിൽ നിന്ന് ഹജ്ജിന്റെയോ ഉംറഃയുടെയോ കൃത്യങ്ങൾ പൂർത്തിയാക്കുവാൻ കഴിയാത്ത വല്ല മുടക്കും ഒരു മൃഗത്തെ ബലിചെയ്യൽ നിർബന്ധമാണെന്നും, അത് ഒരു ആടായാലും മതിയാകുമെന്നും, മാടോ ഒട്ടകമോ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും മനസ്സിലാക്കാ -വുന്നതാണ്. (3) ബലിമൃഗം അതിന്റെ നിശ്ചിത സ്ഥാനത്ത് എത്തുന്നതുവരെ തലമുടി കളയുവാൻ പാടില്ല. ഹജ്ജിന്റെയും ഉംറഃയുടെയും പ്രധാന കർമങ്ങൾ അവസാനിച്ച ശേഷം തലമുടി എടുക്കേണ്ടതുണ്ട്. അതോടുകൂടിയാണ് അവയിൽ നിന്ന് വിരമിക്കുന്നത്. തലമുടി കളയുകതന്നെ വേണമെന്നില്ലമുടിവെട്ടിയാലും സൂറഃ ഫത്ഹ് 27--ാം വചനത്തിൽനിന്നും ഹദീഥുകളിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ട് "തല മുണ്ഡനം ചെയ്യുക' എന്നതുകൊണ്ടുദ്ദേശ്യം "തലമുടി എടുക്കുക' യാണെന്ന് മനസ്സിലാക്കാം. ബലി കർമം കഴിഞ്ഞതിന് ശേഷമായിരിക്കണം മുടി ടുക്കൽ എന്നും, ബലി നടത്തുന്നത് അതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് വെച്ചായിരിക്കണമെ ന്നും ഈ വചനത്തിൽനിന്ന് വ്യക്തമാണ്. ബലികർമത്തിന് നിശ്ചയിക്കപ്പെട്ട സ്ഥാനം മക്കാഹറമാകുന്നു. എന്നാൽ, നബി യും സ്വഹാബികളും ഹുദൈബിയ്യായിൽ വെച്ച് ശത്രുക്കളാൽ തടയപ്പെട്ടതിനെത്തുടർന്ന് മടങ്ങേണ്ടി വന്നപ്പോൾ, അവർ ബലികർമത്തിനായി കൂടെക്കൊണ്ടുവന്നിരുന്ന ഒട്ടകങ്ങളെ അവിടെവെച്ചുതന്നെ ബലിക -ഴിക്കുകയാണുണ്ടായത്. ശത്രുക്കളുടെ തടസ്സം കാരണം അവയെ ഹറമിലേക്ക് എത്തിക്കു -വാൻ കഴിയാതെ വന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, അങ്ങനെയുള്ള മുടക്കുകൾ നേരിടുമ്പോൾ മുടക്ക് നേരിടുന്ന സ്ഥലത്തുവെച്ചുതന്നെ ബലി നടത്താമെന്നു -മാണ് ഇത് സംബന്ധിച്ച് ഒരഭിപ്രായം. മറ്റൊരഭിപ്രായപ്രകാരം, അവർ ഹു ദൈബിയ്യായിൽവെച്ച് അവയെ ബലികഴിച്ച സ്ഥലം ഹറമിന്റെ അതിർത്തിക്കുള്ളിൽ പെട്ടതുതന്നെയായിരുന്നുവെന്നുമാണ്. ഏതായാലും, സാധാരണ ഗതിയിൽ ബലികർമം നടത്തുന്ന ത് ഹറമിൽവെച്ചായിരിക്കൽ നിർബന്ധമാകുന്നു. അതിന് ശേഷമായിരിക്കണം തലമു ടി എടുക്കുന്നത്. (4) വല്ല രോഗം നിമിത്തമോ, തലയിൽ പേൻ മുതലായ മറ്റു ശല്യ -ങ്ങൾ നിമിത്തമോ മുൻകൂട്ടി മുടി കളയേണ്ടുന്ന അത്യാവശ്യം നേരിട്ടാൽ അതിന് രാധമില്ല. അതിന് പ്രതിവിധിയായി ഒരു തെണ്ടം വേണ്ടതുമുണ്ട്. നോമ്പ്, അല്ലെങ്കിൽ ദാനധർമം, അല്ലെങ്കിൽ ഒരു ബലി കർമം, ഇതാണ് തെണ്ടം. ഇവയിൽ ഓരോന്നും എത്ര വീതമെന്നോ, ഏതു രൂപത്തിലായിരിക്കണമെന്നോ, അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എങ്കിലും നബി യുടെ സുന്നത്തിൽ നിന്ന് അവയെപ്പറ്റി നമുക്ക് മനസ്സിലാക്കുവാൻ ക ഴിയും. ഉജ്റഃ )-യോട് ഒരാൾ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹം ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു: എന്നെ നബി -യുടെ അടുക്കലേക്ക് കൊണ്ടുപോകുകയുണ്ടായി. എന്റെ മുഖത്തിലൂടെ പേൻ ഉതിർന്ന് വീഴുന്നുണ്ടായിരുന്നു. അപ്പോൾ തനിക്ക് ഇത്രകണ്ട് ബുദ്ധിമുട്ടുള്ളതായി ഞാൻ വിചാരിച്ചിരുന്നില്ല. തനിക്ക് ഒരു ആടിനെ കിട്ടുമോ? (ആടിനെ ബലികഴിക്കുവാൻ കഴിയുമോ?) ഞാൻ പറഞ്ഞു: ഇല്ല. തിരുമേനി: എന്നാൽ, താൻ മൂന്ന് ദിവസം നോമ് പ് നോ ൽക്കുക. അല്ലെങ്കിൽ ആറ് സാധുക്കൾക്ക് അര വീതം ഭക്ഷണം നൽകുക. മുടി കളഞ്ഞേക്കുകയും ചെയ്യുക. ഈ വിധി (ഈ മൂന്നിൽ ഒന്ന് ചെയ്യണമെന്ന വിധി) എന്റെ പ്രത്യേക വിഷയത്തിലാണുണ്ടായതെങ്കിലും അത് നിങ്ങൾക്കെല്ലാം പൊതുവെയുള്ള വിധിയാകുന്നു.' സംഭവം അഹ്മദ്, ബുഖാരി (റ) മുതലായവർ രേഖപ്പെ -ടുത്തിയിട്ടുള്ളതാകുന്നു. ഇത് ഹുദൈബിയ്യ സംഭവകാലത്തായിരുന്നുവെന്ന് ചില രിവായത്തുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, മൂന്ന് ദിവസം നോമ്പ് പിടിക്കു -കയോ, ഒരു ആടിനെ ബലികഴിക്കുകയോ, അര വീതം ആറ് സാധുക്കൾക്ക് ഭക്ഷണസാ -ധനം നൽകുകയോ ചെയ്യുകയെന്നാണ് ഈ തെണ്ടം കൊണ്ട് ഉദ്ദേശ്യമെന്ന് ഇതിൽനിന്ന് സ്പഷ്ടമായല്ലോ. എന്നാൽ, ഈ മൂന്ന് അവയിൽ ചിലത്ഹറമിൽ വെച്ചുതന്നെ വേണമോ? അതല്ല, എവിടെ വെച്ചും ആകാമോ? ഇതിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടായാലും വിരോധമില്ലെന്നാണ് ഹദീഥിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാകുന്നത്. അതിനെതിരിൽ തക്ക തെളിവുകളില്ലതാനും. (5) എല്ലാ കർമങ്ങളും യഥാവിധി നിർവഹിക്കുവാൻ കഴിയുകഹജ്ജിൽ പ്രവേശിക്കുന്നതിന് മുമ്പായി ഉംറഃ നിർവഹിച്ചു കഴിയുകയും, അങ്ങനെ, അതുവരെ നിഷിദ്ധമാക്കപ്പെട്ടിരുന്ന (താഴെ കാണുന്ന) കാര്യങ്ങൾ അനുവദനീയമായിത്തീരുമാറ് സുഖമെടുക്കുകയും ചെയ്യുന്നവർ സൗകര്യപ്പെട്ട ഒരു മൃഗത്തെ ബലിചെയ്യേണ്ടതാണ്. "സൗകര്യപ്പെട്ടത്' എന്ന് പറഞ്ഞിരിക്കകൊണ്ട്മുമ്പ് ആടായാലും മതി. മാടോ, ഒട്ടകമോ ആകുന്നത് കൂടുതൽ നല്ലതുമാണ്. ഹജ്ജിലും ഉംറഃയിലും ഔപചാരികമായി പ്രവേശിച്ചു കഴിഞ്ഞാ ൽ പിന്നീട് അത് അവസാനിച്ചു അതിൽ നിന്ന് ഒഴിവാകുന്നതുവരെ പുരുഷൻമാർ തലമറക്കൽ, സ്ത്രീകൾ മുഖം മറക്കൽ, വാസനാദ്രവ്യം ഉപയോഗിക്കൽ, കാലുറകുപ്പാ -യംതൊപ്പി പോലെയുള്ളവ ധരിക്കൽ, മുടി എടുക്കൽ, സ്ത്രീപുരുഷബന്ധം, ജന്തുവേട്ട എന്നിങ്ങനെ ചില കാര്യങ്ങൾ നിഷിദ്ധമായിത്തീരുന്നു. അതുകൊണ്ട് അവയിൽ പ്രേ വശിക്കുന്നതിന് "ഇഹ്റാം' അഥവാ നിഷിദ്ധം ഏർപ്പെടുത്തൽ) എന്നും, അവയിൽ നിന്ന് ഒഴിവാകുന്നതിന് "തഹല്ലുൽ ( ت َ حل ّ ل അഥവാ അനുവദനീയമാകൽ)' എന്നും പറയപ്പെടുന്നു. ഓരോ ഭാഗത്തുനിന്നും വരുന്ന ആളുകൾ ഇന്നിന്ന സ്ഥലങ്ങളിൽ നിന്ന് ഇഹ്റാം ചെയ്യണമെന്ന് നിബന്ധനയുണ്ട്. ആ സ്ഥാനങ്ങൾക്ക് "മീക്വാത്ത്' ( م ِ يق َ ات അഥവാ നിശ്ചിത സ്ഥാനം) എന്നും പറയപ്പെടുന്നു. വിദേശത്തുനിന്ന് വരുന്നവർ ആ ദ്യം ഒരു ഉംറഃ കർമം ചെയ്തു പൂർത്തിയാക്കുന്നതോടുകൂടി മേൽ കണ്ടനിരോധങ്ങൾ നീങ്ങിപ്പോകും. പിന്നീട് ഹജ്ജിന്റെ ദിവസങ്ങൾ ആസന്നമാകുമ്പോൾ മക്കാ ല മീക്വാത്തുകളിൽ പോകാതെ അവരവർ താമസിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ഹജ്ജിന് ഇഹ്റാം ചെയ്താൽ മതിയാകും. ഈ ഇടക്കാലത്ത് മേൽ പറഞ്ഞ നിരോധങ്ങളിൽ നിന്ന് ഒഴി- നാല് "മുദ്ദ്' ( م ُ د ) ചേർന്നതാണ് ഒരു ( ص َ اع ഏതാണ്ട് രണ്ട് കൈയും നിറയെ വാരിയാൽ കിട്ടുന്നത്രയുള്ള ഒരു അളവാണ് മുദ്ദ്. (ഒരു 2.024 കിലോഗ്രാം എന്നാണ് വിദഗ്ധാഭിപ്രായംപ്രസാ.) "ഉംറഃ ചെയ്തുകൊണ്ട് ഹജ്ജ് വരെ സുഖമെടുക്കുക' എന്ന് പറഞ്ഞത്. ദൂരെ നിന്ന് വരുന്നവർ അധികവും സൗകര്യം ഓർത്ത് ഇങ്ങനെയാണ് ചെയ്തുവരുന്നത്. ഹജ്ജിനുവേണ്ടി മാത്രം മീക്വാത്തിൽ നിന്ന് ഇഹ്റാം ചെയ്യുന്നതിന് إ ِ فـْر َ اد (ഒറ്റപ്പെടുത്തുക) എന്നും, ഹജ്ജിനും ഉംറഃക്കും കൂടി ഇഹ്റാം ചെയ്യുന്നതിന് قران (കൂട്ടിച്ചേർക്കൽ) എന്നും പറയപ്പെടുന്നു. ഈ വചനത്തിൽ പ്രസ്താവിച്ചത് ആദ്യം പറഞ്ഞ (സുഖമെടുക്കൽ)ന്റെ ഉംറഃയെക്കുറിച്ചാകുന്നു. (6) (സുഖമെടുക്കൽ) ചെയ്യുന്നവർ അവർക്ക് ഇടക്കുവെച്ച് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പകരം സൗകര്യപ്രദമായ ഒരു ബലി നടത്തണമെന്ന് പറഞ്ഞുവല്ലോ. അതിന് സാധിക്കാത്ത പക്ഷം, അവർ പത്ത് നോമ്പ് നോൽക്കുകയാണ് വേണ്ടത്. ഇതിൽ മൂന്നെണ്ണം ഹജ്ജിന്റെ ദിവസങ്ങളിൽദുൽഹിജ്ജഃ പത്തിന് മു മ്പായി തീർക്കണം. ബാക്കി ഏഴും നാട്ടിൽ മടങ്ങിയെത്തിയ ശേഷവും പൂർത്തിയാക്കണം. എന്നാൽ ആനുകൂല്യം ഹറം നിവാസികൾക്കില്ല. അതിനാൽ അനുബന്ധ പ്രായശ്ചിത്തവും അവർക്ക് ബാധകമല്ല. മേൽ പ്രസ്താവിച്ച ഓരോന്നിനെ സംബന്ധിച്ചും കൂടുതൽ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നവർ ഫിക്വ്ഹ് ഗ്രന്ഥങ്ങളെയും "മനാസികി'ന്റെ (ഹജ്ജു കർമ സംബന്ധമായ കാര്യങ്ങളുടെ) പ്രത്യേക ഗ്രന്ഥങ്ങളെയും അവലംബിക്കേണ്ടതാകുന്നു. ആയത്തിന്റെ അവസാന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ കർമങ്ങളും അതതിന്റെ യഥാരൂപത്തിലും, സൂക്ഷ്മതയോടുകൂടിയും, ഭക്തിനിർഭരമാ യും പ്രവർത്തിക്കണം, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം ലക്ഷ്യമാക്കിക്കൊണ്ടുമായിരിക്കണം. അല്ലാത്തപക്ഷം അല്ലാഹുവിന്റെ ശിക്ഷാനടപടിയെക്കുറിച്ച് ഭയപ്പെടേണ്ടതാണ്. എന്നൊക്കെയാണ് ആ വാക്യത്തിലെ സൂചനകൾ. واالله الموفق والمعين വിഭാഗം - 25
2:197–199

ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي ٱلۡحَجِّۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ يَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ يَـٰٓأُوْلِي ٱلۡأَلۡبَٰبِ

لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡۚ فَإِذَآ أَفَضۡتُم مِّنۡ عَرَفَٰتٖ فَٱذۡكُرُواْ ٱللَّهَ عِندَ ٱلۡمَشۡعَرِ ٱلۡحَرَامِۖ وَٱذۡكُرُوهُ كَمَا هَدَىٰكُمۡ وَإِن كُنتُم مِّن قَبۡلِهِۦ لَمِنَ ٱلضَّآلِّينَ

ثُمَّ أَفِيضُواْ مِنۡ حَيۡثُ أَفَاضَ ٱلنَّاسُ وَٱسۡتَغۡفِرُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ

(197) ഹജ്ജ് (കാലം) അറിയപ്പെട്ട ചിലമാസങ്ങളാകുന്നു. എന്നാൽ, അവയിൽ ആരെങ്കിലും ഹജ്ജ് നിർബന്ധമാക്കിയാൽ ധ ഹജ്ജിൽ പ്രവേശിച്ചാൽ പ സ്ത്രീ സല്ലാപമാകട്ടെ, തോന്നിയവാസമാകട്ടെ, തർക്കം നടത്തലാകട്ടെ ഹജ്ജിൽ പാടില്ല. നിങ്ങൾ നന്മയായുള്ളത് എന്ത് ചെയ്താലും അത് അല്ലാഹു അറിയുന്നതാണ്. യാത്രക്കുള്ള വിഭവങ്ങൾ പ ഒരുക്കുകയും ചെയ്യുവിൻ. എന്നാൽ, യാത്രാ ഭക്ഷണത്തിൽ ഏറ്റവും ഉത്തമമായത് "തക്വ്വ' (സൂക്ഷ്മത-) യാകുന്നു. എന്നെ സൂക്ഷിക്കുകയും ചെയ്യുവിൻഹേ, ബുദ്ധിമാൻമാരേ! (198) നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള വല്ല അനുഗ്രഹവും നിങ്ങൾ തേടുന്നതിന് നിങ്ങളുടെമേൽ തെറ്റില്ല. അങ്ങനെ, "അറഫാത്തി'ൽനിന്ന് നിന്ന് നിങ്ങൾ ഒഴുകിപ്പോന്നാൽ, ഹറാമി'ന്റെ അടുക്കൽവെച്ച് നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുവിൻ. അവൻ നിങ്ങൾക്ക് മാർഗദർശനം നൽകിയതുപോലെ, നിങ്ങൾ അവനെ(-യും) സ്മരിക്കുവിൻ. നിശ്ചയമായും നിങ്ങൾ ഇതിനുമുമ്പ് വഴിപിഴച്ചവരിൽപെട്ടവർ തന്നെയായിരുന്നു. (199) പിന്നെ (ഒരു കാര്യം) മനുഷ്യൻമാർ ഒഴുകിപ്പോരുന്നേടത്തുനിന്ന് (തന്നെ) നിങ്ങൾ ഒഴുകിപ്പോരുവിൻ. അല്ലാഹുവിനോട് നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (197) ഹജ്ജ് (ചില) മാസങ്ങളാണ് അറിയപ്പെട്ട എന്നാൽ ആരെങ്കിലും നിർബന്ധമാക്കിയാൽ ِ ن َّ … ف ِ അവയിൽ َ ح ْ لا ഹജ്ജിനെ അപ്പോൾ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പർക്കം) ഇല്ല (പാടില്ല) തോന്നിയവാസവും ഇല്ല (പാടില്ല) തർക്കം നടത്തലും ഇല്ല (പാടില്ല) ഹജ്ജിൽ നിങ്ങൾ എന്ത് ചെയ്യുന്നുവോ (ചെയ്താലും) നന്മയായുള്ളത് അതിനെ അറിയും ُ َّ اللها അല്ലാഹു നിങ്ങൾ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിൻ എന്നാൽ ഏറ്റവും ഉത്തമം الز َّ اد ِ യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ الت َّ ق ْ و َ ى ഭയഭക്തിയാണ് എന്നെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ ِ ي َ ا ˆالأل ബുദ്ധിമാൻമാരേ (198) നിങ്ങളുടെ മേൽ ഇല്ല ج ُ ن َ اح ٌ തെറ്റ് നിങ്ങൾ തേടുന്നതിന് ف َ ض ْ لا അനുഗ്രഹം, ദയവ് നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അങ്ങനെ നിങ്ങൾ ഒഴുകി വന്നാൽ (പോന്നാൽ) അറഫാത്തിൽ നിന്ന് അപ്പോൾ നിങ്ങൾ സ്മരിക്കുവിൻ َ َّ اللها അല്ലാഹുവിനെ മശ്-അറുൽ ഹറാമിന്റെ അടുക്കൽവെച്ച് അവനെ നിങ്ങൾ സ്മരിക്കുകയും ചെയ്യുവിൻ അവൻ നിങ്ങൾക്ക് മാർഗദർശനം നൽകിയപോലെ നിശ്ചയമായും നിങ്ങളായിരുന്നു അതിനുമുമ്പ് الض വഴിപിഴച്ചവരിൽ തന്നെ (199) َ ّ ُ ? പിന്നെ നിങ്ങൾ ഒഴുകിപ്പോരുവിൻ (വരുവിൻ) ഒഴുകിപ്പോരുന്നിടത്തുനിന്ന് الن ّ َ اس ُ മനുഷ്യർ നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ َ َّ اللها അല്ലാഹുവിനോട് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ഹ ر َ ح ِ കരുണാനിധിയാണ് ഹജ്ജിന്റെ മാസങ്ങൾ പരക്കെ അറിയപ്പെടുന്ന ചില മാസങ്ങളാകുന്നു. അതായത്, ശവ്വാലും, ദുൽക്വ-അ്ദും, ദുൽഹിജ്ജഃയും. ഹജ്ജിന്റെ കർമങ്ങൾ ദുൽഹിജ്ജഃ ആദ്യത്തെ പകുതിയിൽ അവസാനിക്കുന്നുവെങ്കിലും ഹജ്ജിന്റെ മാസങ്ങൾ എണ്ണുമ്പോൾ അതും എണ്ണപ്പെടുന്നുവെന്നുമാത്രം. നിശ്ചിത കാലത്തല്ലാതെ ഹജ്ജ് ചെയ്യാ ൻ പാടില്ലാത്തതുകൊണ്ട് ശവ്വാലിന് മുമ്പായി ഹജ്ജിന് ഇഹ്റാം ചെയ്യുവാൻ പാടില്ലെ ഇതിൽ നിന്ന് വ്യക്തമാണ്. ഈ മാസങ്ങളിൽ ഹജ്ജ് നിർബന്ധമാക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അതിനുവേണ്ടി ഇഹ്റാം ചെയ്ത് പ്രവേശിക്കുക എന്നത്രെ. ഹജ്ജിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഇടക്കുവെച്ച് മുടക്കം ബാധിച്ചാൽ തന്നെയും അതിന് നിശ്ചയിക്കപ്പെട്ട പരിഹാരമാർഗം സ്വീകരിക്കണമെന്നല്ലാതെ, നിരുപാധികം വിരമിക്കുവാൻ പാടില്ലെന്ന് 196--ാം വചനത്തിൽ നിന്ന് മനസ്സിലായല്ലോ. അപ്പോൾ, ഹ ജ്ജിൽ പ്രവേശിക്കുന്നതോടുകൂടി അത് പൂർത്തിയാക്കൽ നിർബന്ധമായിത്തീരുന്നു. അതുകൊണ്ടാണ് "ഹജ്ജ് നിർബന്ധമാക്കുക' എന്ന് പറഞ്ഞത്. ഹജ്ജിൽ പ്രവേശിച്ചാൽ പിന്നീട് മൂന്ന് കാര്യങ്ങളെ അല്ലാഹു കർശനമായി വിരോധിച്ചിരിക്കുന്നു: സ്ത്രീ സല്ലാപവും, തോന്നിയവാസവും, തർ ക്കവും ഇവയിൽ ر َ ف َ ث എന്ന വാക്കിന്റെ അർത്ഥോദ്ദേശ്യങ്ങളെക്കുറിച്ച് 187--ാം ന്റ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. അവിടെ അതുകൊണ്ടുദ്ദേശിക്കപ്പെട്ടത് സ്ത്രീ സംസർഗസംയോഗം മാത്രമല്ല, അതുമായി ബന്ധെ പ്പട്ട ചുംബനം മുതലായ പ്രാഥമിക ക്രീഡകളും, സംസാരങ്ങളും കൂടിയാണ് ഉദ്ദേശ്യമെന്ന് ഹദീഥുകളിൽ നിന്നും, മുൻഗാമികളുടെ പ്രസ്താവനകളിൽ നിന്നും മനസ്സി -ലാക്കാം. അതുകൊണ്ടാണ് ഇവിടെ നാം അതിന് "സ്ത്രീ സല്ലാപം' എന്ന് വിവർത്തനം നൽകിയിരിക്കുന്നത്. തോന്നിയവാസം എന്ന് പറഞ്ഞതിൽ മതത്തിന്റെ വിധിവിലക്കുകൾ അനുസരിക്കാതെയും, അച്ചടക്കം പാലിക്കാതെയുമുള്ള എല്ലാ ചെയ്തിക ളും ഉൾപ്പെടുന്നു. അന്യോന്യം കയർത്തും, ശണ്ഠകൂടിയും, വിവാദം നടത്തിയും എല്ലാ സംസാരങ്ങളും തർക്കം നടത്തലി ( لا َ د ِ ج )ലും ഉൾപ്പെടുന്നു. അവസാനത്തെ രണ്ട് കാര്യങ്ങളും എല്ലായ്പ്പോഴും വർജ്ജിക്കൽ നിർബന്ധം തന്നെയാണെങ്കിലും ഹജ്ജ് സമയത്ത് കൂടുതൽ കർശനമായി വിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ മൂന്ന് കാര്യങ്ങളും വർജ്ജിക്കുവാൻ കൽപിക്കുന്നതോടുകൂടി പുണ്യകരമായ നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുവാൻ പ്രോൽസാഹിപ്പിക്കുകയും, നല്ല കാര്യം എത്ര ചെറുതായാലും, അല്ലാഹു അത് പാഴാക്കുകയില്ലെന്ന് ഉണർത്തുകയും ചെയ് തിരിക്കുന്നു. അനന്തരം, ഹജ്ജ് യാത്രക്കൊരുങ്ങുമ്പോൾ അതിനാവശ്യമായ അത്യാവശ്യ വസ്തുക്കളെല്ലാം ഒരുക്കിക്കൊണ്ടായിരിക്കണം പോകുന്നതെന്ന് അല്ലാഹു ഉപദേശിക്കുന്നു, داز (സാദ്) എന്നാണ് അല്ലാഹു ഇതിനുപയോഗിച്ച വാക്ക്. യാത്രക്കുള്ള ഭക്ഷണസാധനമെന്നാണ് അതിന്റെ വാക്കർത്ഥമെങ്കിലും, യാത്രക്ക് ആവശ്യമായ ല്ലാ സാധനങ്ങളുമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടാറുള്ളത്. ഹജ്ജ്കർമത്തി ന് പോകുമ്പോൾ, യാത്രക്കുള്ള സാധനസാമഗ്രികൾ ഒരുക്കിക്കൊണ്ട് പോകുന്നത് നന്നല്ലെന്നും, അതാവശ്യമില്ലെന്നും, അത് "തവക്കുലി'ന് (അല്ലാഹുവിൽ കാര്യങ്ങൾ ഭരമേൽ പിക്കണമെന്നുള്ളതിന്) എതിരാണെന്നുമൊക്കെ ജാഹിലിയ്യാ കാലത്ത് ചിലർ കരുതിയിരുന്നു. ഇക്കാലത്തും ചുരുക്കം ചിലർക്ക് ഈ ധാരണ ഇല്ലാതില്ല. ഇത്തരക്കാർക്ക് ഒരു ഖണ്ഡനമാണിത്. യമൻ പ്രദേശത്ത് നിന്ന് ഹജ്ജിന് വരുന്നവർ, തങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് യാത്രാസാമാനങ്ങളൊന്നും കൂ ടാതെ വരാറുണ്ടായിരുന്നുവെന്നും, അതാണ് ഇതവതരിക്കുവാൻ കാരണമെന്നും ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ബുഖാരീ (റ)യും മറ്റും ഉദ്ധരിച്ചിരിക്കുന്നു. ഇക്കാ -ലത്ത് പണം മിക്കവാറും എല്ലാ സാധനങ്ങളും മക്കയിൽ നിന്നു വാങ്ങുവാൻ കഴിയും. എന്നാലും ചില ഉപകരണങ്ങളെല്ലാം കരുതുന്നത് അത്യാവശ്യമാ -യിരിക്കും. മുൻ കാലത്ത് പണം കയ്യിലുണ്ടായാൽ തന്നെയും അവശ്യവസ്തുക്കൾ വിലക്ക് കിട്ടു -വാൻ പ്രയാസമായിരിക്കുമല്ലോ. അവസാനം അവർ സ്വയം കഷ്ടത അനുഭവിക്കേണ്ടി വരുകയോ-, മറ്റുള്ളവർക്ക് ഒരു ഭാരമായിത്തീരുകയോ ആയിരിക്കും ഉണ്ടാകുക. അതിന് ഇടവരുത്തരുതെന്നും, യാത്രയിൽ അവശ്യവസ്തുക്കൾ പാകുന്നത് ഹജ്ജിന്റെ ലക്ഷ്യത്തിന് വിരുദ്ധമല്ലെന്നും അല്ലാഹു ഈ കൽപന മുഖേന അറിയിക്കുന്നു. അതോടൊപ്പം തന്നെ, മറ്റൊരു യാഥാർത്ഥ്യം കൂടി ഉണർത്തുന്നു: യാത്രാസാധ -നങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായത് തക്വ്വ )-യാണ് എന്നത്രെ അത്. മറ്റുള്ളവരെ ആശ്രയിക്കാതെയും യാചിക്കുവാൻ ഇടയാക്കാതെയും സൂക്ഷിക്കുക എന്നും, അല്ലാഹുവിന്റെ വിധിവിലക്കുകൾ രണ്ട്്ര പകാരത്തിൽ ഇവിടെ ഈ വാക്യത്തിന് വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. സന്ദർഭം നോക്കുമ്പോൾ ഈ രണ്ട് വ്യാഖ്യാനത്തിലെയും ആശയം അർത്ഥത്തിലാണ് ആ വാക്യമെന്നും വരാം. (അല്ലാഹുവിനറിയാം.) എന്ന പദത്തിന്റെ വാക്കർത്ഥം സൂക്ഷിക്കുക എന്ന് തന്നെ. എങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുകൊണ്ടുള്ള ഭയഭക്തി യെ ഉദ്ദേശിച്ചാണ് ക്വുർ-ആനിലും മറ്റും അതും അതിൽനിന്നുൽഭവിക്കുന്ന മറ്റു പദങ്ങളും അധികം ഉപേ യാഗിക്കപ്പെടാറുള്ളത്. അടുത്ത വാക്യത്തിൽ ˆالأل (ബുദ്ധിമാൻമാരേ, എന്നെ സൂക്ഷിക്കുകയും വേണം) എന്ന് പറഞ്ഞതിലെ സൂക്ഷ്മതകൊണ്ടുദ്ദേശ്യം രണ്ടാമത് പറഞ്ഞതാണെന്നുള്ളതിൽ സംശയമില്ല. പ്രത്യക്ഷത്തിൽ ഐഹികമായ ഒരാ -വശ്യമാണല്ലോ യാത്രാസാമഗ്രികൾ ഒരുക്കുന്നത്. അതുകൊണ്ട് ഈ കൽപനയെ ആസ്പദമാക്കി ഐഹിക സുഖസൗകര്യങ്ങളിൽ അധികം ല്ലാഹുവിനെ സൂക്ഷിക്കുന്ന കാര്യമാണ് കൂടുതൽ ഇതെല്ലാം ഉണർത്തുന്നത്. മനുഷ്യർക്ക് നഗ്നത മറക്കുവാനും, അലങ്കാരത്തിനുമുള്ള വസ്ത്രങ്ങൾ നൽകിയ അനുഗ്രഹത്തെ ഓർമിപ്പിച്ചുകൊണ്ട് സൂ: 26 ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: (തക്വ്വയാകുന്ന വസ്ത്രമത്രെ കൂടുതൽ ഉത്തമമായത്.) അതും ഈ തത്വം തന്നെയാണ് ഓർമിപ്പിക്കുന്നത്. തുടർന്നുകൊണ്ട് മുസ്ലിംകളിൽ കടന്നുകൂടിയിരുന്ന ഒരു തെ റ്റിദ്ധാരണ നീക്കം ചെയ്യുന്നതാണ് 198--ാം വചനത്തിൽ കാണുന്നത്. ഉക്കാള്വ്, മജ്നഃ, ദുൽമജാസ് ( عكاظ، مجنة، ذو المجاز ) മുതലായ സ്ഥലങ്ങളിൽ വെച്ച് ജാഹിലിയ്യാ അറബികൾ ഹജ്ജ് കാലത്ത് വമ്പിച്ച കച്ചവടങ്ങൾ നടത്തുക പതിവുണ്ടായിരുന്നു. ഇത് നന്നല്ലെന്ന് കരുതി മുസ്ലിംകൾ അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുമായിരുന്നു. ഇതിനെ -പ്പറ്റിയാണ് (നിങ്ങളുടെ റബ്ബിങ്കൽ നിന്നുമുള്ള അനുഗ്രഹം തേടുന്നതിന് നിങ്ങൾക്ക് തെറ്റില്ല.) എന്ന് അവതരിച്ചതെന്ന് ഇബ്നു അബ്ബാസ് (റ) മുതലായവരിൽ നിന്ന് ബുഖാരി (റ) അടക്കം പലരും ഉദ്ധരിച്ച രിവായത്തുകളിൽ വ ന്നിരിക്കുന്നു. ഇബ്നു ജരീർ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: "ഉമർ (റ) നോട് അബൂസ്വാലിഹ് (റ) ചോദിച്ചു: "അമീറുൽ ഹജ്ജ് കാലത്ത് നിങ്ങൾ കച്ചവടം നടത്തിയിരുന്നുവോ? അദ്ദേഹം പറഞ്ഞു: അവരുടെ (അറബികളുടെ) ജീവിത മാർഗങ്ങൾ ഹ ജ്ജിലല്ലാതെ (മറ്റ് വല്ലതിലും) ആയിരുന്നുവോ?!' ദുൽഹിജ്ജഃ 9-ാം ദിവസം ഹാജിമാർ അറഫായിൽ സമ്മേളിക്കുന്നു. അവിടെനിന്നുള്ള മടക്കത്തെ ഉദ്ദേശിച്ചാണ് "ഒഴുകിപ്പോരുക ( افاضة എന്ന് പറയുന്നത്. ഹാജിമാരുടെ പ്രവാഹത്തെ വെള്ളം ഒഴുകുന്നതിനോട് ഉപമിച്ചുകൊണ്ടുള്ളതാ ണ് ആ പ്രയോഗം. "അറഫാത്ത്' എന്നും "അറഫഃ' ( َ ف َ ات، എന്നും പറയുന്നത് ഒന്നുതന്നെ. അറഫായിൽ നിന്ന് വൈകുന്നേരം ഇറങ്ങിപ്പോരുമ്പോൾ മുസ്ദലിഫഃ എന്നിടത്ത് രാത്രി തങ്ങേണ്ടതുണ്ട്. അവിടെയുള്ള ക്വുസഹ് ( ق ُ زح ) എന്ന "മശ്-അറുൽഹറാം' എന്ന് പറയുന്നത്. അറഫായിൽ നിന്ന് ഒഴുകിപ്പോരുമ്പോൾ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ അല്ലാഹു പ്രത്യേകം എടുത്തു കാട്ടിയിരിക്കുന്നു: (1) മശ്-അറുൽ ഹറാമിൽവെച്ച് അല്ലാഹുവിനെ പ്രത്യേകം ഓർമി -ക്കേണ്ടതുണ്ട്. അവിടെവെച്ച് ഇന്നിന്ന "ദിക്റോ' വേണമെന്നൊന്നും നിർബ -ന്ധമില്ല. എങ്കിലും, എന്നിവയൊക്കെ കഴിയുന്നത്ര വർദ്ധിപ്പി -ക്കേണ്ടതാകുന്നു. മഗ്രിബും, അവിടെവെച്ച് (ഒരുമിച്ച്) നമസ്കരിക്കുകയും വേണം. ഇതെല്ലാമാണ് അതുകൊണ്ടുദ്ദേശ്യമെന്ന് പറയാം. (2) ഹജ്ജ് കർമങ്ങളിലും അവയുടെ ആചരണങ്ങളിലും ജാഹിലിയ്യാ കാലത്ത് പല അനാചാരങ്ങളും കടന്നുകൂടിയിരുന്നു. അവയിലെ ശരിയും തെറ്റും തിരിച്ചറിയുവാൻ പോലും സാധിച്ചിരുന്നില്ല. ഇപ്പോൾ, അവയുടെ യഥാർത്ഥ രൂപം വിവരിച്ചുകൊടുത്തും, സത്യവിശ്വാസവും സൻമാർഗവും സ്വീകരിക്കുവാനുള്ള ഭാഗ്യം ന ൽകിയുംകൊണ്ട് മുസ്ലിംകളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുകയാണ്. അതിന് നന്ദിയായി എല്ലായ്പ്പോഴും പൊതുവിലും, ഹജ്ജ് കർമങ്ങൾക്കിടയിൽ പ്രത്യേകിച്ചും അല്ലാഹു -വിനെ ഉണർത്തുന്നു. (3) ഒഴുകിപ്പോരുമ്പോൾ മനുഷ്യർ പൊതുവെ ഒഴുകിപ്പോരുന്ന സ്ഥലത്തുനിന്നുതന്നെയായിരിക്കണം പോരുന്നത് എന്നുള്ളതാണ് മറ്റൊരു കാര്യം. ക്വുറൈശികൾ അവരുടെ ആഭിജാത്യത്തിന്റെയും, നേതൃത്വത്തിന്റെയും പേരിൽ ഹജ്ജിന്റെ അനുഷ്ഠാനങ്ങളിൽ കടത്തിക്കൂട്ടിയിരുന്ന ഒരു ദുഃസ്സമ്പ്രദായത്തിന്റെ ഖണ്ഡന -മാണിത്. അറഫഃയിൽനിന്ന് പോരുമ്പോൾ അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് ആദ്യം വിവരിച്ചശേഷം, പിന്നെ മറ്റൊരു കാര്യംകൂടി َ ّ ُ എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അല്ലാഹു ഉണർത്തുന്നത്. ഇബ്റാഹീം നബി (അ)യുടെ കാലം മുതൽക്കേ ഹജ്ജിൽ സമ്മേളിക്കുന്ന ആളുകൾ അറഫായിൽ പോകുകയും, അവിടെനിന്ന് മുസ്ദലിഫഃ വഴി മടങ്ങുകയുമാണ് പതിവ്. എന്നാൽ, ക്വുറൈശികളും, അവരുമായി ബന്ധപ്പെട്ട ചിലരും മറ്റു ള്ള ജനങ്ങളുടെ കൂട്ടത്തിൽ ചേരാതെ, "ഞങ്ങൾ യോഗ്യൻമാരും വീരൻമാരുമാണ് الحمس എന്നും മറ്റും അഹങ്കരിച്ചുകൊണ്ട് മുസ്ദലിഫഃയിൽ സമ്മേളിക്കുകയും, അവിടെനിന്ന് തിരിച്ചുപോരുകയും ചെയ്യുമായിരുന്നു. മേലിൽ മുസ്ലിംകൾ ആരും അങ്ങനെ ചെയ്യരുതെന്നും, എല്ലാവരും അറഫായിൽ പോയി അവിടെനിന്നുതന്നെ മടങ്ങണമെ ന്നും അല്ലാഹു കൽപിച്ചിരിക്കയാണ്. (4) അവസാനം അല്ലാഹുവിനോട് പാപമോചനം തേടുവാൻ ഉപ -ദേശിക്കുകയും, അവൻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് ർമിപ്പിച്ചുകൊണ്ട് അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. നമസ്കാരത്തിനുശേഷവും നോമ്പിനുശേഷവും ഇതേപ്രകാരം കല്പിച്ചതിനെപ്പറ്റി മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇവിടെ, അറഫായിൽനി -ന്നുള്ള മടക്കത്തെക്കുറിച്ച് പ്രസ്താവിച്ചതിനെത്തുടർന്നാണ് ഈ ഉപദേശം. ഹജ്ജ് സംബന്ധമായ എല്ലാ കർമങ്ങളും നിർവ്വഹിച്ചുകഴിയുന്ന അവസരത്തിലും അല്ലാഹുവിനെ ർക്കണമെന്ന് അടുത്ത വചനത്തിൽ വീണ്ടും ഇതുപോലെ അല്ലാഹു ഉപദേശിച്ചിരിക്കുന്നത് കാണാം. എല്ലാ ആരാധനകളുടെയും സത്തയും ജീവനും സ്ഥിതി ചെയ്യുന്നത് അല്ലാഹുവിന്റെ സ്മരണയിലും അവനെക്കുറിച്ചുള്ള ബോധത്തിലുമാണല്ലോ. ഇതാണിതിന് കാരണം. ഈ സന്ദർഭത്തിൽ പാപമോചനം തേടുവാൻ ഉപദേശിച്ചതിൽ ഒരു പ്രത്യേക രഹസ്യംകൂടി അടങ്ങിയിരിക്കുന്നതായി കാണാം. പ്രാർത്ഥനകൾക്ക് കൂടുതൽ ഉത്തരം കി ട്ടാവുന്നതും, അവന്റെ കൃപാ കടാക്ഷങ്ങൾ കൂടുതൽ ലഭിക്കാവുന്നതുമായ സന്ദർഭങ്ങളിലും, സ്ഥാനങ്ങളിലുമാണല്ലോ അവർ (ഹജ്ജ് ചെയ്യുന്നവർ) ഇപ്പോഴുള്ളത്. അതുകൊണ്ട് ഈ അവസരം അതിന് ഉപയോഗിക്കുവാൻ ശ്രദ്ധിക്കണമെന്നത്രെ അത്. ذ ِ ك ْ ر (ദിക്ർ) എന്ന വാക്കിന് ധ്യാനിക്കുക, പറയുക, കീർത്തനം ചെയ്യുക' എന്നൊക്കെയാണ് അർത്ഥം. ഇത്തരം സ്ഥലങ്ങളിൽ അത് പ്രാവർത്തികമാകുന്നത് ഹം ദ്, തസ്ബീഹ്, തഹ്ലീൽ, തക്ബീർ, മുതലായവ മുഖേനയാകുന്നു. മ നസ്സാന്നിധ്യവും, നിഷ്കളങ്കതയും, ഭയഭക്തിയും അവയുടെ ജീവൽവശമാകുന്നു. ومن الله التوفيق
2:200–202

فَإِذَا قَضَيۡتُم مَّنَٰسِكَكُمۡ فَٱذۡكُرُواْ ٱللَّهَ كَذِكۡرِكُمۡ ءَابَآءَكُمۡ أَوۡ أَشَدَّ ذِكۡرٗاۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖ

وَمِنۡهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ

أُوْلَـٰٓئِكَ لَهُمۡ نَصِيبٞ مِّمَّا كَسَبُواْۚ وَٱللَّهُ سَرِيعُ ٱلۡحِسَابِ

(200) അങ്ങനെ, നിങ്ങൾ നിങ്ങളുടെ (ഹജ്ജ് സംബന്ധമായ) ആരാധനാകർമങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ പിതാക്കളെ ശക്തമായ സ്മരിച്ചുകൊള്ളുവിൻ. എന്നാൽ, മനുഷ്യരിലുണ്ട് പറയും: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങൾക്ക് ഇഹലോകത്തിൽ നൽകേണമേ!' പരലോകത്തിൽ അവർക്ക് യാതൊരു ഓഹരിയും ഇല്ലതാനും. (201) അവരിലുണ്ട് ചിലരും അവൻ പറയും: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങൾക്ക് ഇഹലോകത്തിൽ നന്മ നൽകേണമേ! പരലോകത്തിലും നന്മ (നൽകേണമേ)! ഞങ്ങളെ നരകശിക്ഷയിൽ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!' (202) അക്കൂട്ടർക്ക് അവർ സമ്പാദിച്ചത് നിമിത്തം ഒരു (വമ്പിച്ച) വിഹിതമുണ്ടായിരിക്കും. അല്ലാഹുവാകട്ടെ, വിചാരണ വേഗം നടത്തുന്നവനാകുന്നു. (200) അങ്ങനെ നിങ്ങൾ നിർവഹിച്ചാൽ നിങ്ങളുടെ ആരാധനാ (ഹജ്ജ്) കർമങ്ങളെ അപ്പോൾ നിങ്ങൾ സ്മരിക്കുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങൾ ഓർമിക്കുന്നപോലെ നിങ്ങളുടെ പിതാക്കളെ അല്ലെങ്കിൽ (അഥവാ), കൂടുതൽ ശക്തമായ ذ ِ ك ْ رًا സ്മരണ الن എന്നാൽ പറയുന്നവർ ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് നൽകണേ (ലോക)-ത്തിൽ അവനില്ലതാനും الآخ (ലോക)-ത്തിൽ خ َ لاق ٍ م ِ ن ْ ഒരു അംശവും, ഓഹരിയിൽ നിന്ന് (ഒന്നും) (201) അവരിലുണ്ട് പറയുന്നവർ റബ്ബേ ഞങ്ങൾക്ക് നൽകണേ ഇഹത്തിൽ നന്മ, നല്ലത് الآخ പരത്തിലും നന്മ, നല്ലത് ഞങ്ങളെ കാക്കുകയും (ഞങ്ങൾക്ക് കാത്തുതരുകയും) വേണമേ ع َ ذ َ اب َ ശിക്ഷയിൽ നിന്ന്, ശിക്ഷയെ الن ّ َ ار ِ നരകത്തിന്റെ (202) അക്കൂട്ടർ ْ ُ ل َ അവർക്കുണ്ട് ن َ ص ِ يب ٌ പങ്ക്, ഓഹരി അവർ സമ്പാദിച്ചതിനാൽ, അവർ ചെയ്തുവെച്ചതിൽ നിന്ന് ُ َّ اللها َ و അല്ലാഹുവാകട്ടെ س َ ر ِ يع ُ വേഗമുള്ളവനാകുന്നു വിചാരണ, കണക്ക് നോക്കൽ. (മനാസിക്) എന്ന വാക്കിന് "ത്യാഗകർമങ്ങൾ, ആരാധനാകർമങ്ങൾ' എന്നൊക്കെയാണ് വാക്കർത്ഥമെങ്കിലും ഹജ്ജ് സംബന്ധമായ കർമങ്ങൾക്കാണത് അധികവും ഉപയോഗിക്കപ്പെടാറുള്ളത്. ഹജ്ജ് കർമങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞാൽ കീർത്തനം, ധ്യാനം, പ്രാർത്ഥന മുതലായവ നടത്തിക്കൊണ്ട് അല്ലാഹുവിന്റെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുവാൻ കൽപിക്കുകയാണ്. "നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ' എന്ന് പറയുവാൻ കാരണം, ഹജ്ജ് കഴിഞ്ഞാൽ, മിനായിലും മറ്റും സമ്മേളിച്ചു ഓരോ ഗോത്രക്കാരും തങ്ങളുടെ പൂർവികന്മാരുടെയും, പിതാക്കളുടെയും യോഗ്യതകളും മഹത്വങ്ങളും എണ്ണിപ്പറഞ്ഞും, പാടിപ്പുകഴ്ത്തിയും കൊണ്ടിരിക്കുക അറബികളുടെ പതിവായിരുന്നു. ഇതിന്റെ അനൗചിത്യം സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്: നിങ്ങൾ ചെയ്യേണ്ടത് അതല്ല; അതിന്റെ സ്ഥാനത്ത് അല്ലാഹുവിനെ -ക്കുറിച്ചാണ് നിങ്ങൾക്ക് ഓർമയും കീർത്തനവുമൊക്കെ ഉണ്ടായിരിക്കേണ്ടത്. അല്ല, അതുപോരാ; അതിലുപരിയായിത്തന്നെ അല്ലാഹുവിന്റെ സ്മരണക്ക് നിങ്ങൾ പ്രാധാന്യം കൽപിക്കേണ്ടതുണ്ട് എന്നൊക്കെ. ഈ കൽപന വേറൊരു പ്രകാരത്തിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ, എന്റെ ബാപ്പാ, എന്റെ ഉമ്മാ എന്നൊക്കെ വിളിച്ചും പറഞ്ഞും ആവശ്യപ്പെട്ടും കൊണ്ടിരിക്കുമല്ലോ; അതുപോലെയും, അതിലുപരിയായും നിങ്ങൾ അല്ലാഹുവിനെക്കുറിച്ച് സ്മ രിക്കുകയും അവനോട് പ്രാർത്ഥിക്കുകയുമാണ് വേണ്ടത് എന്നത്രെ ആ വ്യാഖ്യാനത്തിന്റെ ചുരുക്കം. രണ്ടായാലും ഒരേ ആശയത്തിൽ ഓർമിക്കേണ്ടതിന്റെ ആവശ്യകതയിൽതന്നെകലാശിക്കുന്നു. തുടർന്നുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് എങ്ങനെയാവണം, എങ്ങനെ ആവരുത് എന്നുകൂടി അല്ലാഹു പറയുന്നു:- ചില മനുഷ്യർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവർക്ക് ഐഹികമായകാര്യങ്ങൾ മാത്രമെ ലക്ഷ്യമുണ്ടായിരിക്കയുള്ളൂ. "റബ്ബേ, ഞങ്ങൾക്ക് ഇഹത്തിൽ ഇന്നിന്ന കാര്യങ്ങൾ നൽകണമേ! എന്നായിരിക്കും അവരുടെ പ്രാർത്ഥന. പരലോക കാര്യങ്ങളെക്കുറിച്ച് അവർക്ക് പ്രാർത്ഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവർക്ക് പരലോകത്തുവെച്ച് ഒന്നും ലഭിക്കുവാനുണ്ടാവുകയില്ല. ഐഹികാവശ്യങ്ങളാകട്ടെ, അല്ലാഹു ഉദ്ദേശിച്ച അളവിൽ ലഭിച്ചു -കൊണ്ടുമിരിക്കും. വേറൊരു വിഭാഗം ആളുകളുണ്ട്: അവർ ഐഹികവും പാരത്രികവുമായ നന്മക്ക് വേണ്ടി ഇഹത്തിലും പരത്തിലും നന്മ നൽകേണമേ! എന്നായിരിക്കും അവർ പറയുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാർപ്പിടം , നല്ല വീട്ടുകാർ, ജനസമ്മതി, അറിവ്, വിജ്ഞാനം, സൽകർമം ചെയ്യാനുള്ള സൗകര്യം, ആപത്തുകളിൽ നിന്നും വിഷമങ്ങളിൽ നിന്നുമുള്ള രക്ഷ ആദിയായി ലൗകികമായ എല്ലാ നന്മകൾക്കുവേണ്ടിയും അവർ പ്രാർത്ഥിക്കും. എന്നാൽ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്റെ പ്രീതി, പാപമോചനം, സ്വർഗീയാനുഗ്രഹങ്ങൾ തുടങ്ങിയ നന്മകൾ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് അല്ലാഹുവിന്റെ കോപശാപങ്ങൾക്ക് കാരണമാകുന്ന പ്രവൃത്തികൾ ചെയ്ത് നരകശിക്ഷക്ക് വിധേയരാകാതെ ഞങ്ങളെ കാത്ത് രക്ഷിക്കണേ ( الن എന്നുകൂടി അവർ പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ളവർക്കും മറ്റുള്ളവരെപ്പോലെ ഇഹത്തിൽവെച്ച് ല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാ ർത്ഥനകളും കർമങ്ങളുമായി അവർ ഇഹത്തിൽവെച്ച് സമ്പാദിച്ചുവെച്ച നേട്ടങ്ങൾക്കനുസരി അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. ഈ രണ്ട് തരം പ്രാർത്ഥനകളിൽ ഏതാണ് മാതൃകായോഗ്യമെന്നും, ഏതാണ് സ്വീകരിക്കേണ്ടതെന്നും ആലോചിച്ചു ഉചിതമായത് അനുഷ്ഠിച്ചുകൊള്ളുക എന്ന് സാരം. അല്ലാഹു എല്ലാവരുടെയും വിചാരണ വളരെ വേഗം നടത്തി അവരവർ അർഹിക്കുന്ന പ്രതിഫലം നൽകുന്നതാണെന്നും, കാലതാമസമോ മറ്റു പ്രതിബന്ധങ്ങളോ ഒന്നും അതിൽ നേരിടുവാനില്ലെന്നും അവസാനം ഉണർത്തുന്നു. സൂ: ഇസ്റാ-ഈലിൽ അല്ലാഹു പറയുന്നു: "താൽക്കാലികമായി ഈ ലോകത്തെ ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം, നാം വേണമെന്നുവെക്കുന്നത് നാം ദ്ദേശിക്കുന്നവർക്ക് വേഗമാക്കിക്കൊടുക്കും. പിന്നീട് അവന് നാം നരകത്തെ ഏർപ്പെടുത്തിക്കൊടുക്കും. അവൻ അതിൽ ആക്ഷേപിക്കപ്പെട്ടവനായും, നിന്ദിക്കപ്പെട്ടവനായും കൊണ്ട് എരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, അതിനു -വേണ്ടി സത്യവിശ്വാസിയായും കൊണ്ട് അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം , അങ്ങിനെയുള്ളവരുടെ പരിശ്രമം നന്ദിയോടെ സ്വീകരിക്കപ്പെടുന്നതാകു -ന്നു. ഇക്കൂട്ടർക്കും തന്നെനിന്റെ റബ്ബിന്റെ വക കൊടുതിയെ നാം യച്ചിട്ടുകൊടുക്കുന്നതാണ്. നിന്റെ റബ്ബിന്റെ കൊടുതി തടസ്സം ചെയ്യപ്പെട്ടതായിരിക്കയില്ല.' (ഇസ്റാ-ഉ്, 18, 19, 20) ഒരു മാതൃകാ പ്രാർത്ഥനയായി അല്ലാഹു പഠിപ്പിച്ചുതന്ന ഈ പ്രാർത്ഥന നാവുകൊണ്ട് ഉച്ചരിക്കുവാൻ വളരെ ലഘുവായതോടൊപ്പം ഐഹികവും പാരത്രികവുമായ എല്ലാവിധ നന്മകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹത്തായ ഒരു പ്രാർത്ഥനയാകുന്നു. കാണ്ട് തന്നെയാണ് നബി ഈ പ്രാർത്ഥന സാധാരണ പ്രാർത്ഥിക്കാറുണ്ടായിരുന്നതും, (ബു ) തിരുമേനിയുടെ പ്രാർത്ഥന അധികവും ഈ വാചകങ്ങളിലായിരുന്നതും, (അ) ത്വവാഫ് ചെയ്യുക മുതലായ ഹജ്ജ് കർമങ്ങൾക്കിടയിലും ഈ പ്രാർത്ഥനക്ക് വളരെ സ്ഥാനം നൽകപ്പെട്ടിരിക്കുന്നതും പ്രസ്താവ്യമാകുന്നു.
2:203

۞وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُمۡ إِلَيۡهِ تُحۡشَرُونَ

(203) എണ്ണപ്പെട്ട (അൽപം) ചില ദിവസങ്ങളിലും നിങ്ങൾ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുവിൻ. എന്നാൽ, ആരെങ്കിലും രണ്ട് ദിവസം- പക്ഷം, അവന്റെ മേൽ കുറ്റമില്ല. ആരെങ്കിലും പിന്തി നിന്നാൽ അവന്റെ മേലും കുറ്റമില്ല; (അതെ) സൂക്ഷ്മത പാലിക്കുന്നവർക്ക്. ധ അവർക്കാണ് ഇപ്പറഞ്ഞത് പ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക് കുകയും നിങ്ങൾ അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിൻ. (203) اللها നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവിൻ ചില ദിവസങ്ങളിൽ എണ്ണപ്പെട്ട ف َ م َ ن ْ എന്നാൽ ആരെങ്കിലും ധൃതിപ്പെട്ടു(വെങ്കിൽ) രണ്ട് ദിവസങ്ങളിൽ എന്നാൽ കുറ്റമില്ല അവന്റെ മേൽ ആരെങ്കിലും പിന്തി നിന്നാൽ, താമസിച്ചെങ്കിൽ എന്നാലവന്റെ മേൽ കുറ്റമില്ല സൂക്ഷിക്കുന്നവർക്ക് اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ അറിയുകയും ചെയ്യുവിൻ നിങ്ങൾ (ആകുന്നു) എന്ന് അവനിലേക്ക് നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടും (എന്ന്) (എണ്ണപ്പെട്ട ചില ദിവസങ്ങൾ) -കൊണ്ട് ഇവിടെ ഉദ്ദേശ്യം വലിയ പെരുന്നാൾ ദിവസത്തെ തുടർന്നുള്ള മൂന്ന് ദിവസങ്ങളാകുന്നു. അതായ ത് "അയ്യാമുത്തശ്രീക്വ് ( اي َّ ام ُ الت َ شريق ) എന്ന് പറയപ്പെടുന്ന ദുൽഹിജ്ജഃ 11, 12, 13 തിയ്യതികൾ. ഈ ദിവസങ്ങളിൽ പ്രത്യേകം അല്ലാഹുവിന്റെ ദിക്ർ (സ്മരണ) അല്ലാഹു ഓർമിപ്പിക്കുന്നു. ഈ അടിസ്ഥാനത്തിൽ തന്നെയാണ്, ആ ദിവസങ്ങളിൽ നമസ്കാരങ്ങൾക്ക് ശേഷവും, ജംറഃ എറിയുമ്പോഴും , ബലിമൃഗങ്ങളെ അറുക്കുമ്പോഴും മറ്റും തക്ബീർ ചൊല്ലുന്നത് സുന്നത്താക്കപ്പെട്ടിരിക്കുന്നതും. "അയ്യാമുത്തശ്രീക്വ് തിന്നുവാനും, കുടിക്കുവാനും, ദിക്റിനുമുള്ള ദിവസങ്ങളാണെ'ന്ന് നബി അരുളിച്ചെയ്തിട്ടുമുണ്ട്. (മു) ഈ ദിവസങ്ങളിൽ ഹാജ്ജുമാർ മിനായിൽ താമസിച്ചുകൊണ്ട് ജംറഃകളിൽ കല്ലേറ് നടത്തേണ്ടതുണ്ട്. എന്നാൽ, രണ്ട് ദിവ സം കൊണ്ട് അത് പൂർത്തിയാക്കി രണ്ടാം ദിവസം അവിടം വിട്ടുപോരുന്നതിനും, മൂന്ന് ദിവസം നിന്നു മൂന്നാം ദിവസം പോരുന്നതിനും വിരോധമില്ലെന്നും അല്ലാഹു അറിയിക്കുന്നു. മൂന്നാം ദിവസം പോരുന്നതാണ് നല്ലതെങ്കിലും രണ്ടും ആവാമെന്ന് സാരം. രേണ്ടാ മൂന്നോ ദിവസമെന്നുള്ളതിനെക്കാൾ പ്രാധാന്യം കൽപിക്കേണ്ടത് ഭയഭക്തി ക്കും സൂക്ഷ്മതക്കുമാണെന്നും, രണ്ടും സ്വന്തം സ്വാർത്ഥങ്ങളെ മുൻനിറുത്തിയാകരു -തെന്നും ഉണർത്തുന്നു. അവസാനംമുമ്പ് പലപ്പോഴും സൂക്ഷിച്ചുകൊണ്ട് ജീവിക്കണമെന്നും, എല്ലാവരും അവസാനം അവന്റെ അടുക്കൽ തിരിച്ചു ചെല്ലേണ്ടി വരുമെന്ന് ഓർമിച്ചുകൊണ്ടിരിക്കണമെന്നും വീണ്ടും ഓർമിപ്പിക്കുന്നു. മിനായിൽ വെച്ച് മൂന്ന് പ്രത്യേക സ്ഥലങ്ങളിൽ ഏഴേഴ് പ്രാവശ്യം കല്ലെറിയേണ്ടതുണ്ടല്ലോ. ആ സ്ഥലങ്ങൾക്കാണ് ജംറഃ )കൾ എന്ന് പറയുന്നത്.
2:204–207

وَمِنَ ٱلنَّاسِ مَن يُعۡجِبُكَ قَوۡلُهُۥ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيُشۡهِدُ ٱللَّهَ عَلَىٰ مَا فِي قَلۡبِهِۦ وَهُوَ أَلَدُّ ٱلۡخِصَامِ

وَإِذَا تَوَلَّىٰ سَعَىٰ فِي ٱلۡأَرۡضِ لِيُفۡسِدَ فِيهَا وَيُهۡلِكَ ٱلۡحَرۡثَ وَٱلنَّسۡلَۚ وَٱللَّهُ لَا يُحِبُّ ٱلۡفَسَادَ

وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتۡهُ ٱلۡعِزَّةُ بِٱلۡإِثۡمِۚ فَحَسۡبُهُۥ جَهَنَّمُۖ وَلَبِئۡسَ ٱلۡمِهَادُ

Passage continues through verse 2:207.

(204) മനുഷ്യരിലുണ്ട് (ഇങ്ങനെ) ചിലരും: ഐഹിക ജീവിത (വിഷയ)- ത്തിൽ അവന്റെ വാക്ക് (സംസാരം) നിന്നെ അൽഭുതപ്പെടുത്തും; അവന്റെ ഹൃദയത്തിലുള്ളതിനെ ധ ആത്മാർത്ഥതയെ പ പ്പറ്റി അവൻ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, (വാസ്തവത്തിൽ) കുതർക്കിയായ വഴക്കുകാരനും (അഥവാ കടുത്ത വൈരാഗ്യമുള്ളവനും) ആയിരിക്കും. (205) അവൻ തിരിഞ്ഞുപോയാലാകട്ടെ, അവൻ ഭൂമിയിൽ പരിശ്രമം നടത്തുകയായി; അതിൽ നാശം (കുഴപ്പം) ഉണ്ടാക്കുവാനും, വിളയും സന്തതിയും നാശപ്പെടുത്തുവാനും! അല്ലാഹുവാകട്ടെ, നാശ (കുഴപ്പ) ത്തെ ഇഷ്ടപ്പെടുന്നില്ലതാനും. (206) അവനോട്: "നീ അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന് പറയപ്പെട്ടാലാകട്ടെ, പ്രതാപം (അഥവാ രോഷം) അവനെ കുറ്റ(-കൃത്യ)-ത്തിന്ന് പ്രേരിപ്പിക്കുകയായി. എന്നാൽ, അവന് "ജഹന്നം' (നരകം) മതി! അത് എത്രയോ മോശപ്പെട്ട വിതാനം തന്നെ! (207) മനുഷ്യരിലുണ്ട് (വേറെ) ചിലരും: അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട് തന്റെ സ്വന്തത്തെ (ആത്മാവിനെ) അവൻ വിൽക്കുന്നതാണ്. അല്ലാഹു അടിയാൻമാരോട് വളരെ കൃപയുള്ളവനുമാകുന്നു. (204) الن മനുഷ്യരിലുണ്ട് م َ ن ْ യാതൊരുവൻ, ചിലർ നിന്നെ അത്ഭുതപ്പെടുത്തും അവന്റെ വാക്ക് ജീവിതത്തിൽ ഐഹിക- അവൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യും َ َّ اللها അല്ലാഹുവിനെ അവന്റെ ഹൃദയത്തിലുള്ളതിനെപ്പറ്റി و َ ه ُ و َ അവനാകട്ടെ ُّ َ 1 َ أ കുതർക്കിയാണ്, മഹാവഴക്കുകാരനാകുന്നു തർക്കം കൂടുന്നതിൽ (205) َّധ ت َ و َ അവൻ തിരിഞ്ഞുപോയാൽ, അധികാരം ലഭിച്ചാൽ س َ ع َ ى അവൻ പരിശ്രമിക്കും, ഉൽസാഹിക്കുകയായി الأر ْ ض ِ في ِ ഭൂമിയിൽ നാശം (കുഴപ്പം) ഉണ്ടാക്കുവാൻ َ ا ബ ف ِ അതിൽ നശിപ്പിക്കുവാനും വിള, കൃഷി َّ س ْ ل َ യلا َ و സന്തതി, വംശം ُ َّ اللها َ و അല്ലാഹുവാകട്ടെ അവൻ ഇഷ്ടപ്പെടുന്നില്ല നാശം, കുഴപ്പം (206) അവനോട് പറയപ്പെട്ടാൽ ِ ق َّ تا َ َّ اللها നീ അല്ലാഹുവിനെ സൂക്ഷിക്കുക അവനെ പിടികൂടും പ്രതാപം (രോഷം, ദുരഭിമാനം, അഹങ്കാരം) ب ِ الإ ْ ِ കുറ്റത്തിന്, പാപത്തിന് എന്നാൽ അവന് മതി ജഹന്നം, നരകം എത്രയോ മോശം തന്നെ, വളരെ ചീത്ത (ആ) തൊട്ടിൽ, വിതാനം, വിരിപ്പ് (207) الن മനുഷ്യരിലുണ്ട് വിൽക്കുന്നവൻ തന്നെത്തന്നെ, സ്വന്തത്തെ, തന്റെ ആത്മാവിനെ ആഗ്രഹിച്ചതിനാൽ االله അല്ലാഹുവിന്റെ പ്രീതി, പൊരുത്തപ്പാട് ُ َّ اللها അല്ലാഹു വളരെ കൃപ (ദയകനിവ്) ഉള്ളവനാണ് അടിയാൻമാരോട് ഐഹികമായ കാര്യങ്ങൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുന്നവരും, എഹികവും പാരത്രികവുമായ നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരുമായ രണ്ട് തരം ആളുകളെക്കുറിച്ച് പ്രസ്താവിച്ചശേഷം, അതുപോലെയുള്ള വേറെ രണ്ട് ത രം ആളുകളെയും അവരുടെ സ്വഭാവങ്ങളെയും സംബന്ധിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. ഒരു കൂട്ടർകപടന്മാരും ദുഷ്ട മന-:സ്ഥിതിക്കാരും, മറ്റേവർ നിഷ്കളങ്കരും വിശിഷ്ട മന-:സ്ഥിതിക്കാരുമാകുന്നു. ഇങ്ങനെ രണ്ടുതരം മനുഷ്യരെപ്പറ്റിയാണ് ഈ വചനങ്ങളിൽ പ്രസ്താ -വിച്ചിരിക്കുന്നത്. ഒന്നാമത്തെ തരക്കാരെപ്പറ്റി പറഞ്ഞതിന്റെ സാരം: ആകർഷകവും, മധുരമയവുമായ സംസാരം. കേൾക്കുന്നവർക്ക് കൗതുകവും ആശ്ചര്യവും തോന്നിപ്പോകും. തങ്ങളുടെ ആത്മാർത്ഥതയും ശുദ്ധതയും സ്ഥാപിക്കുവാൻവേണ്ടി ന്റ നാമം ഇടക്കിടെ അവർ ഉപയോഗപ്പെടുത്തുകയും അവനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. യഥാർത്ഥത്തിൽ സത്യത്തോടും സത്യത്തിന്റെ കക്ഷിയോടും കടുത്ത ശത്രുതയും വൈരാഗ്യവുമാണ് അവരുടെ ഉള്ളിലുള്ളത്. കുതർക്കവും വഴക്കും കൂടുന്നതിൽ നിപുണൻമാരുമായിരിക്കും. സംസാര രംഗത്തുനിന്ന് മാറി കർമ -രംഗത്ത് വന്നാലാകട്ടെ, നാട്ടിൽ കുഴപ്പത്തിന്റെയും നാശത്തിന്റെയും മാർഗങ്ങളിലായിരിക്കും അവരുടെ യത്നവും ശ്രദ്ധയും. ഉൽപന്നങ്ങൾ നശിപ്പിക്കുക, സമാധാന ജീവിതം താറുമാറാക്കുക മുതലായ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെല്ലാം കാണുമ്പോൾ, ആരെങ്കിലും അവരോട് അല്ലാഹുവിനെ സൂക്ഷിക്കണം, ഇതൊന്നും വൻ ഇഷ്ടപ്പെടാത്തതാണ് എന്നൊക്കെ പറഞ്ഞാൽ അതിലേക്ക് ചെവി കൊടുക്കയില്ലെ മാത്രമല്ല, നേരെ മറിച്ച് അഹങ്കാരവും രോഷവും പിടികൂടുകയും, കൂടു -തൽ തോന്നിയവാസവും ധിക്കാരവും പ്രവർത്തിക്കുവാൻ തങ്ങളുടെ ഊക്കും പ്രതാപവും അവരെ ഗുണദോഷിച്ചി ട്ടോ, ഉപദേശിച്ചിട്ടോ ഫലമില്ല. അവരെ ഒതുക്കുവാൻ അല്ലാഹു നേരത്തെത്തന്നെ ഒരുക്കിവെച്ചി -ട്ടുണ്ട്നരകം! അതുമതി അവർക്ക്! അവിടെ എത്തുമ്പോൾ അവരുടെ ഈ ഊക്കും ധിക്കാ -രവുമൊന്നും കാണുകയില്ല. എന്നൊക്കെയാണ് ഇത്തരക്കാരെപ്പറ്റി പറഞ്ഞതിന്റെ സാരം. നന്നേ ചുരുക്കം വാക്കുകളിലായി അവരോട് ചെയ്ത ഈ താക്കീതിന്റെ ഗൗ രവം ഒന്നാലോചിച്ചു നോക്കുക! അക്കാലത്തുള്ള കപടവിശ്വാസികളെ അല്ലെങ്കിൽ അവരിൽപെട്ട ചിലെ രപ്പറ്റിയാണ് ഈ വിവരണമെന്നും അവരുടെ കാര്യത്തിലാണ് ഇതിന്റെ അവതരണമെന്നും വ്യാഖ്യാതാക്കളിൽ ചിലരൊക്കെ പ്രസ്താവിച്ചു കാണാമെങ്കിലുംക്വത്താ -ദഃ, മുജാഹിദ്, റബീ-ഉ് (റ) മുതലായവർ പ്രസ്താവിച്ചതുപോലെസത്യവിശ്വാസികളിലാകട്ടെ, കപടവിശ്വാസികളിലാകട്ടെ, ഈ സ്വഭാവക്കാരായ എല്ലാവരെയും സംബന്ധിക്കുന്നതാണിത് എന്നത്രെ ശരിയായ അഭിപ്രായം. ഇത്തരക്കാർ താരതമ്യേന എല്ലാ കാലത്തും സുലഭമാണല്ലോ. നമ്മുടെ ഇക്കാലത്ത് വിശേഷിച്ചും. َّധ ت َ و َ എന്ന വാക്കിന് "തിരിഞ്ഞു പോയാൽ' എന്നും "അധികാരം ലഭിച്ചാൽ' എന്നും അർത്ഥം വരാവുന്നതാണ്. ഒന്നാമത്തെ അർത്ഥപ്രകാരം അവർ സംസാരരംഗത്തുനിന്ന് വിട്ടുമാറിയാൽ എന്നും, രണ്ടാമത്തെ അർത്ഥപ്രകാരം അവർക്ക് നാട്ടിൽ വല്ല അധികാരമോ സ്വാധീനേ മാ കൈവന്നാൽ എന്നും ഉദ്ദേശ്യമായിരിക്കും. ഒന്നാമത്തെ അർത്ഥത്തെ ആസ്പദമാക്കിയാണ് മുകളിൽ കണ്ടവിവരണം. വാചകഘടന നോക്കുമ്പോൾ അതിനാണ് മുൻ തൂക്കം കാണുന്നത്. രണ്ടാമത്തെ അർത്ഥമാണ് ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആശയം കൂടുതൽ വ്യക്തവുമാണ്. യഥാർത്ഥ വിശ്വാസവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയും മനസ്സിൽ തീണ്ടാത്തവർക്ക് അധികാരവും സ്വാധീനവും കിട്ടിയാലുണ്ടാകുന്ന ചെയ്തികളെപ്പറ്റി അല്ലാഹു നൽകിയ ആ വിവരണം അക്ഷരാർത്ഥത്തിൽ നാം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുകയാണ -ല്ലോ. രണ്ടാമത്തെ തരക്കാരെപ്പറ്റി അല്ലാഹു അധികം വിശദീകരിച്ചിട്ടില്ല. വിശദീകരണം കൂടാതെത്തന്നെ അവരെപ്പറ്റി മനസ്സിലാക്കാവുന്നതാണ് -താനും. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തപ്പാടുമാണ് അവരുടെ ഏക ലക്ഷ്യം. അതിനാ യി ഏത് ത്യാഗവും വരിക്കുവാൻ അവർ തയ്യാറാണ്. ധനം, പ്രതാപം മുതലായവ മാ ത്രമല്ല, സ്വന്തം ആത്മാവിനെപ്പോലും അതിന് വേണ്ടി ബലി കഴിക്കുവാൻ അവർ ഒരുക്കമാ -ണ്. എന്നിരിക്കെ, അവരുടെ വാക്കും പ്രവൃത്തിയും മന്ന് പറയേണ്ടതില്ലല്ലോ. ഇതിനൊരു ഉദാഹരണമായി സ്വുഹൈബ് (റ)ന്റെ സംഭവം ക്വുർ-ആൻ വ്യാഖ്യാതാക്കൾ എടുത്ത് കാണിക്കുന്നു. അദ്ദേഹത്തിന്റെ കാര്യത്തിലാണ് ഈ വചനം അവതരിച്ചതെന്നും ചിലർ പ്രസ്താവിച്ചിരിക്കുന്നു. അവതരണ കാരണം ഏതാ -യാലും അതിലെ ഉള്ളടക്കം അദ്ദേഹത്തിനുമാത്രം ബാധകമായതല്ല പൊതുവെ ബാധക -മാണ് - എന്ന- സ്വുഹൈബ് സ്വതവേ ഇറാക്വുകാരനായിരുന്നു. ചെറുപ്പകാലത്ത് ഒരു യുദ്ധത്തിൽ റോമാക്കാർ അദ്ദേഹത്തെ പിടിച്ചു അടിമയാക്കിക്കൊണ്ടുപോയി. കാലക്രമത്തിൽ അദ്ദേഹം മക്കയിൽ വന്ന് താമസമാക്കി വ്യാപാരം വഴി കുറേ സമ്പാദിച്ചു. ഇസ്ലാമിൽ ആദ്യമായി വിശ്വസിച്ച പൂർവ്വ വിശ്വാസികളിൽ ഒരാളായ അദ്ദേഹത്തിന് നാട്ടിൽ ഉറ്റവരാരുമില്ലാത്തതുകൊണ്ട് ക്വുറൈശി മുശ്രിക്കുകളിൽ നിന്ന് വളരെ കൂടുതൽ മർദ്ദനങ്ങൾ അനുഭവിക്കേണ്ടതായി വന്നിരുന്നു. സ്വുഹൈബ് (റ) ഹിജ്റഃക്ക് ഒരുങ്ങിയപ്പോൾ, ക്വുറൈശികൾ അദ്ദേഹത്തെ തടഞ്ഞു. നീ ഒരു ദരിദ്രനായിക്കൊണ്ട് ഈ നാട്ടിൽ വന്ന് വിടെ വെച്ച് സമ്പാദിച്ച സ്വത്തുക്കളുമായി നാടുവിടാൻ ഞങ്ങൾ സമ്മതിക്കുകയില്ലെന്ന് അവർ ശഠിച്ചു. വേണമെങ്കിൽ സ്വന്തം ദേഹവുമായി പോകാം. അമ്പെയ്ത്തിലും മറ്റും വിദഗ്ധനായിരുന്ന അദ്ദേഹം അവരുമായി ഒരു സംഘട്ടനത്തിനൊരുങ്ങാതെ, തെ ന്റ സ്വത്തുക്കളത്രയും മക്കയിൽ വിട്ടേച്ചുകൊണ്ട് മദീനായിലേക്ക് യാത്ര പോയി. ഈ വിവരം അറിഞ്ഞപ്പോൾ നബി പറഞ്ഞു: "സ്വുഹൈബ് ലാഭം നേടി! സ്വുഹൈബിന്റെ കച്ചവടം ലാഭ -ത്തിലായി!' ഇതാണാസംഭവം. ആദ്യത്തെ തരക്കാരെപ്പറ്റി "അവർക്ക് ജഹന്നം മതി' എന്നാണ് അല്ലാഹു പറഞ്ഞതെങ്കിൽ ഈ വിഭാഗക്കാർക്ക് ലഭിക്കുന്ന നേട്ടത്തെപ്പറ്റി പറഞ്ഞത് ُ َّ اللها (അല്ലാഹു അടിയാൻമാരെപ്പറ്റി കൃപയുള്ളവനാണ്) എന്നത്രെ. ജീവിതമത്രയും അല്ലാഹുവിന്റെ പ്രീതിക്കായി നീക്കിവെച്ച ഇവർക്ക് ഇതി -ലധികം വലിയൊരു വാഗ്ദാനം വേറെ
2:208–209

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدۡخُلُواْ فِي ٱلسِّلۡمِ كَآفَّةٗ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ

فَإِن زَلَلۡتُم مِّنۢ بَعۡدِ مَا جَآءَتۡكُمُ ٱلۡبَيِّنَٰتُ فَٱعۡلَمُوٓاْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ

(208) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ മുഴുവനുമായി സമാധാനത്തിൽ (ഇസ്ലാമിൽ) പ്രവേശിക്കുവിൻ, നിങ്ങൾ പിശാചിന്റെ കാലടികളെ പിൻപറ്റുകയും ചെയ്യരുത്. നിശ്ചയമായും അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു. (209) എന്നാൽ, നിങ്ങൾക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം (പിന്നെയും) നിങ്ങൾ വഴുതിപ്പോകുകയാണെങ്കിൽ, നിങ്ങൾ അറിഞ്ഞുകൊള്ളണം, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന്! (208) َീآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങൾ പ്രവേശിക്കുവിൻ الس സമാധാനത്തിൽ, കീഴൊതുക്കത്തിൽ, ഇസ്ലാമിൽ ك َ اف َّ ة ً മുഴുവനും, ആകമാനമായി നിങ്ങൾ പിൻപറ്റുകയും അരുത് കാലടികളെ, ചവിട്ടടികളെ الش പിശാചിന്റെ നിശ്ചയമായും അവൻ നിങ്ങൾക്ക് ശത്രുവാകുന്നു م ُ ب ِ ين ٌ പ്രത്യക്ഷമായ, തനി (209) -എനി (എന്നാൽ) നിങ്ങൾ വഴുതിയെങ്കിൽ, ഇടറിയാൽ ശേഷമായി നിങ്ങൾക്ക്വന്നതിന് തെളിവുകൾ നിങ്ങൾ അറിയുവിൻ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) ع َ ز ِ يز പ്രതാപശാലി ٌ ح َ ك ِ അഗാധജ്ഞൻ ഇസ്ലാമിലെ ചില നിയമനടപടികൾ അംഗീകരിക്കുകയും , മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യാൻ പാടില്ലെന്നും, ഇസ്ലാമിൽ പ്രവേശിക്കുന് നത് അതിലെ മുഴുവൻ നടപടി ക്രമങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു കൽപിക്കുന്നു. വേദക്കാരിൽപെട്ട ചിലർ ഇസ്ലാമിൽ വന്ന ശേഷവും അവരുടെ പഴയ ചില ആചാരങ്ങൾ വിട്ടേക്കുവാൻ മടിച്ചതിനെത്തു -ടർന്നാണ് ഈ കൽപനയുണ്ടായതെന്ന് പറയപ്പെടുന്നു. അത് ശരിയാണെങ്കിൽ, മേ ൽ പ്രസ്താവിച്ച തത്വത്തെ അത് കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മതത്തിന്റെ താനും വശങ്ങളിൽ ഇസ്ലാമിക നിയമങ്ങൾ അനുഷ്ഠിക്കുകയും അതോടൊപ്പം സ്വാർത്ഥ താൽപര്യങ്ങളെയും കാര്യ ലാഭങ്ങളെയും മുൻനിറുത്തി മറ്റ് വശങ്ങളിൽ അനിസ്ലാമിക നിയമങ്ങളും തത്വങ്ങളും സ്വീകരിച്ചു വരുകയും ചെയ്യുന്നവർക്കെല്ലാം ബാധകമാണ് ഈ ക്ലപന. അങ്ങനെ ചെയ്യുന്നത് പിശാചിന്റെ കാലടികളെ പിൻപറ്റലാണെന്നും, അവൻ സത്യവിശ്വാസികളുടെ പരമ ശത്രുവാണെന്നും അല്ലാഹു താക്കീതും നൽകുന്നു. പിശാചിനെ അനുകൂലിക്കുന്നവരെ നരകത്തിനവകാശികളാക്കിത്തീർക്കുവാനല്ലാതെ അവൻ ശ്രദ്ധിക്കുകയില്ലല്ലോ. الس (അവന്റെ കക്ഷിയെ അവർ നരകത്തിന്റെ ആൾക്കാരിൽപെട്ടവരായിരിക്കുവാൻ മാത്രമേ അവൻ ക്ഷണിക്കുകയുള്ളൂ.) സത്യം ഇന്നതാണ്, ഇസ്ലാമിലെ നിയമ നടപടി ഇന്നതാണ് ക്ക വ്യക്തമായ അറിവ് കിട്ടിയിട്ട് പിന്നെയും നേർമാർഗം വിട്ട് കാൽ വഴുതിപ്പോകുന്നവർക്ക് നീതിയുക്തമായ ശിക്ഷ കിട്ടുമെന്നും, അതിൽ നിന്ന് രക്ഷപ്പെടുവാനോ, രക്ഷപ്പെടുത്തുവാനോ ആർക്കും സാധ്യമല്ലെന്നും രണ്ടാമതും ഒരു താക്കീതാണ് രണ്ടാമത്തെ വച -നത്തിൽ കാണുന്നത്. س ِ ل ْ م (സിൽമ്) എന്ന വാക്കിന് "കീഴൊതുക്കം, സമാധാനം, അനുസര ണം' എന്നൊക്കെയാണ് വാക്കർത്ഥം. ഇവയിൽ ഏത് അർത്ഥം എടുത്താലും ന്റ വ്യാഖ്യാനം പര്യവസാനിക്കുന്നത് ഇസ്ലാം എന്നതിൽ തന്നെയായി -രിക്കും. അതുകൊണ്ടാണ് പലരും അതിന് ഇസ്ലാം എന്നർത്ഥം കൽപിച്ചുകാണുന്നതും.
2:210

هَلۡ يَنظُرُونَ إِلَّآ أَن يَأۡتِيَهُمُ ٱللَّهُ فِي ظُلَلٖ مِّنَ ٱلۡغَمَامِ وَٱلۡمَلَـٰٓئِكَةُ وَقُضِيَ ٱلۡأَمۡرُۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ

(210) അവർ നോക്കി (കാത്തു)- കൊണ്ടിരിക്കുന്നുവോ? അവരുടെ അടുക്കൽ മേഘത്തണലുകളിലായി അല്ലാഹുവും, മലക്കുകളും വരുന്നതിനെയല്ലാതെ! കാര്യം തീരുമാനം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ മടക്കപ്പെടുന്നത്. (210) അവർ നോക്കുന്നുവോ, കാത്തിരിക്കുന്നോ അവർക്ക് വരുന്നതിനെയല്ലാതെ ُ َّ اللها അല്ലാഹു തണലുകളിൽ മേഘത്തിനാലുള്ള മലക്കുകളും വിധിക്ക(-തീരുമാനിക്ക)-പ്പെടുകയും ചെയ്തിരിക്കുന്നു الأم ْ ر ُ കാര്യം اللها അല്ലാഹുവിലേക്ക് (ത- മടക്കപ്പെടും, മടക്കപ്പെടുന്നു الأم ُ ور ُ കാര്യങ്ങൾ അല്ലാഹു മേഘത്തണലുകളിൽ വരുക എന്നതിന് ഒന്നിലധികം പ്രകാ -രത്തിൽ വ്യാഖ്യാനം നൽകപ്പെട്ടു കാണാം. ക്വുർ-ആനിലും നബി വാക്യങ് ങളി ലും വന്നിട്ടുള്ള അല്ലാഹുവിന്റെ തീരുമാനങ്ങളെയും ഗുണ വിശേഷണങ്ങളെയും ( َ اء االله ّ وصفاتة ا ) വ്യാഖ്യാനിക്കുന്നതിൽ പണ്ഡിതൻമാർക്കിടയിൽ അംഗീകരിക്കപ്പെട്ടുവ -ന്നിട്ടുള്ള രണ്ട് വ്യത്യസ്ത നിലപാടുകളാണ് ഇതിന് കാരണം. അതിന്റെ ചുരുക്കം ഇതാണ്: (1) അവക്ക് വ്യാഖ്യാനങ്ങളോ ഉപാധികളോ നൽകാ തെ അവയുടെ ബാഹ്യാർത്ഥത്തിൽ നിന്ന് മനസ്സിലാകുന്നതുകൊണ്ട് മതിയാക്കുകയും, സാക്ഷാൽ ഉദ്ദേശ്യവും വ്യാഖ്യാനവും അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യുക. അവ ഉപയോഗിച്ച് സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്തുകൊണ്ട് അവയെ കൈകാര്യം തയും ഇരിക്കുക. ഇതാണ് മുൻഗാമികളായ മഹാൻമാർ സ്വീകരിച്ചുവന്ന നയം. (2) അല്ലാഹുവിന്റെ മഹത്വത്തിനും പരിശുദ്ധതക്കും എതിരാവാ -ത്ത വിധം സന്ദർഭത്തിനനുസരിച്ച് അർത്ഥ വ്യാഖ്യാനങ്ങൾ അവക്ക് നൽകുക. "മുതകല്ലിമു'കളും (വിശ്വാസ ശാസ്ത്ര പണ്ഡിതൻമാരും) പിൻഗാമികളിൽ അധികപക്ഷവും സ്വീകരിച്ചുവരുന്ന മാർഗം ഇതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതാണ് കൂടുതൽ കരണീയമായി തോന്നുകയെങ്കിലും കൂടുതൽ സുരക്ഷിതവും, അല്ലാഹുവിന്റെ മഹിത മഹത്വത്തോട് കൂടുതൽ യോജിച്ചതും മുൻഗാമികളുടെ നയമത്രെ. ഈ വിഷ -യകമായി കുറേ കൂടി വിശദീകരണം ആലു-ഇംറാൻ, 7-ാം വചനത്തിന്റെ വ്യാഖ്യാനത്തി ൽ വരുന്നതാണ്. ക്വിയാമത്തുനാളിൽ സൃഷ്ടികളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന ആ "മഹ്ശർ' മഹാ സമ്മേളനത്തിൽ എല്ലാവരും ദീർഘകാലം അങ്ങേ-അറ്റം പരിഭ്രമത്തിലും ഭ യത്തിലും മുഴുകിക്കൊണ്ടിരിക്കെ, തങ്ങളുടെ കാര്യത്തിൽ വല്ല തീരുമാനവും എടുക്കുവാൻ വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യാനപേക്ഷിച്ചുകൊണ്ട് അവർ പ്രവാച -കൻമാരിൽ പ്രധാനികളായ പലരെയും സമീപിക്കുമെന്നും, എല്ലാവരും ഓരോ കാര ണം പറഞ്ഞ് അതിൽ നിന്ന് ഒഴിവാകുമെന്നും, ഒടുക്കം മുഹമ്മദ് നബി തിരുമേനി അല്ലാഹുവിനോട് അതിനായി അപേക്ഷിക്കുമെന്നും, ആ ശുപാർശ സ്വീകരിച്ചുകൊണ്ട് അല്ലാഹു സൃഷ്ടികളുടെ വിചാരണ നടത്തുമെന്നും പല ഹദീഥുകളിലും വന്നിട്ടുള്ളത് പ്രസിദ്ധമാകുന്നു. അക്കൂട്ടത്തിൽ, ഇബ്നു ജരീർ (റ) മുതലായ പലരും അബൂഹുറയ്റഃ (റ)-യിൽനിന്ന് ഉദ്ധരിച്ച ഒരു ഹദീഥിൽ അല്ലാഹുവിന്റെയും മലക്കുകളുടെയും വര -വിനെപ്പറ്റി പ്രസ്താവിച്ചതിന്റെ ചുരുക്കം ഇതാകുന്നു: ഓരോ ആകാശവും അതിലെ മലക്കുകളെല്ലാം ഇറങ്ങിവരും. അങ്ങനെ, മേഘത്തണലുകളിലാ യി അല്ലാഹുവും മലക്കുകളും വരും. മലക്കുകൾ പലവിധം തസ്ബീഹു (സ്തോത്ര കീർ ത്തനം)-കൾ ആലപിച്ചുകൊണ്ടിരിക്കും. അല്ലാഹു പറയും: "ജിന്നുകളുടെയും , മനുഷ്യരുടെയും കൂട്ടമേ! നിങ്ങളെ സൃഷ്ടിച്ചത് മുതൽ ഇതുവരെ ഞാൻ നിങ്ങളോട് സംസാരിക്കാതിരുന്നുവെങ്കിലും നിങ്ങൾ പറയുന്നതും ചെയ്യുന്നതുമൊക്കെ ഞാൻ കേട്ടും കണ്ടും കൊണ്ടിരുന്നു. നിങ്ങളുടെ കർമങ്ങൾ രേഖപ്പെടുത്തിയ ഏടുകൾ ഇതാ. അതിൽ ന ന്മ കെണ്ടത്തുന്നവർ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. മറ്റു വല്ലതും കാണുന്നവർ അവരവരെത്തന്നെയല്ലാതെ കുറ്റപ്പെടുത്താതിരുന്നുകൊള്ളട്ടെ'. അങ്ങനെ, അല്ലാഹു സൃഷ്ടികൾക്കിടയിൽ തീരുമാനമെടുക്കും.' അല്ലാഹു സൃഷ്ടികളുടെ വിചാരണക്ക് വരുന്ന സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഇവിടെ പ്രസ്താവിച്ചതെന്നാണ് ഈ ഹദീഥിൽനിന്ന് മനസ്സിലാകുന്നത്. എന്നാൽ, മേഘത്തണൽ എന്ന് പറഞ്ഞത് എന്താണ്? എങ്ങനെയാണ്? എന്തുകൊണ്ട് മേഘത്തണലിൽ വരുന്നു? ഇതൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം. അവൻ പറഞ്ഞതിൽ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ നമുക്കത് വിശ്വസിക്കാം. അപ്പോൾ, ഈ വചനത്തിന്റെ താൽപര്യം ഇങ്ങനെയായിരിക്കും: അവർകഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ച പ്രകാരം ഇസ്ലാമിൽ പരിപൂർണമായി പ്രവേശിക്കാതെ പിശാചിന്റെ കാലടികളെ പിൻപറ്റി പിഴച്ചുപോയവർവ്യക്തമാ യ തെളിവുകളിൽ നിന്ന് സത്യം മനസ്സിലാക്കി നേർമാർഗത്തിൽ ചരിക്കാത്ത പക്ഷം, മലക്കുകൾ സ ഹിതം അല്ലാഹു വന്ന് അവരുടെ വിചാരണ നടത്തി തീരുമാനമെടുക്കുന്ന ആ സന്ദർഭമല്ലാതെ, മറ്റെന്താണ് അവർക്ക് കാത്തിരിക്കുവാനുള്ളത്?! അതെ, മറ്റൊന്നും കാത്തിരിക്കുവാനില്ല. ആ സന്ദർഭംം വന്നുകഴിഞ്ഞാൽ പിന്നെ അവർക്കൊട്ട് രക്ഷയുമി -ല്ല. "അല്ലാഹു വരുക' എന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ ലെ്ലങ്കിൽ ശിക്ഷവരുക എന്നും മറ്റുമാണ് മേൽ പ്രസ്താവിച്ച രണ്ടാമത്തെ മാർഗം സ്വീകരിച്ചവരുടെ അഭിപ്രായം. മുമ്പ് ചില സമുദായങ്ങളിൽ ഇറങ്ങിയ ശിക്ഷയുടെ മുന്നോടിയായി അവർ ആദ്യം കണ്ടത് മേഘരൂപത്തിലുള്ള വസ്തുവായിരുന്നു. മഴ പെയ്യുമെന്ന സുപ്രതീക്ഷയോടെ അവർ സന്തോഷപ്പെട്ടുകൊണ്ടിരിക്കെയാണ് മലക്കു -കൾ അവരിൽ മഹാ ശിക്ഷ വർഷിപ്പിച്ചത്. അതുപോലെയുള്ള വൻശിക്ഷ ഇവർക്കും സംഭവിക്കുവാൻ കാത്തിരിക്കുകയാണോ ഇവർ ചെയ്യുന്നത്?! എന്നിങ്ങനെയായിരിക്കും ഈ അഭിപ്രായ പ്രകാരം ഏതാണ്ട് ആയത്തിന്റെ സാരം. രണ്ടായിരുന്നാലും, അവസരം മുഴുവൻ പാഴാക്കിക്കളഞ്ഞ ശേഷം, പിന്നീട് ഖേദിച്ചിട്ട് ഫലമില്ലാത്ത അവസരത്തിൽ ഖേദിക്കേണ്ടി വരുമെന്ന ശക്തിയായ ഒരു താക്കീതാണിത്. الأم (കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് പറഞ്ഞതിന്റെ താൽപര്യം, ഇന്ന കാര്യം ഇന്ന വിധമെന്നും, ന്റയും പ്രവർത്തനത്തിന്റെയും കാലം ഇന്നതാണെന്നും, പ്രതിഫലത്തിന്റെ സന്ദർഭം ഇന്നതാണെന്നുമൊക്കെ മുമ്പേ വ്യവസ്ഥപ്പെടുത്തി തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്നാകുന്നു. ഭൂത ക്രിയാരൂപത്തിലാണ് ق ُ ض ِ ي َ എന്ന ക്രിയ ഉള്ളത് എന്ന നിലക്കാണ് ഇപ്പറഞ്ഞത്. "തീരുമാനിക്കപ്പെടുകയും ചെയ്യും' എന്ന് ഭാവികാലരൂപത്തിലും അതിനർ ത്ഥം വന്നുകൂടാ എന്നില്ല. ചില വ്യാഖ്യാതാക്കൾ ഇങ്ങനെയാണതിന് അർത്ഥം കൽപിക്കുന്നതും. അപ്പോൾ ഉദ്ദേശ്യം കൂടുതൽ വ്യക്തവുമാണല്ലോ. സംഭവിക്കുമെന്ന് തിട്ടപ്പെട്ട കാര്യം ഭൂതകാലരൂപത്തിൽ വിവരിക്കുക ഭാഷയിൽ പതിവുളളതും, ക്വുർ-ആനിൽ പലപ്പോഴും കാണപ്പെടാറുള്ളതുമാകുന്നു. എല്ലാം വ്യവസ്ഥ ചെയ്തുവെച്ച അല്ലാഹുവിങ്കലേക്ക് തന്നയാണല്ലോ എല്ലാ കാര്യങ്ങളും ഒടുക്കം ചെന്നവസാനിക്കുന്നതും. ( االله ّ ترجع الامور ധاو ) വിഭാഗം - 26
2:211–212

سَلۡ بَنِيٓ إِسۡرَـٰٓءِيلَ كَمۡ ءَاتَيۡنَٰهُم مِّنۡ ءَايَةِۭ بَيِّنَةٖۗ وَمَن يُبَدِّلۡ نِعۡمَةَ ٱللَّهِ مِنۢ بَعۡدِ مَا جَآءَتۡهُ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

زُيِّنَ لِلَّذِينَ كَفَرُواْ ٱلۡحَيَوٰةُ ٱلدُّنۡيَا وَيَسۡخَرُونَ مِنَ ٱلَّذِينَ ءَامَنُواْۘ وَٱلَّذِينَ ٱتَّقَوۡاْ فَوۡقَهُمۡ يَوۡمَ ٱلۡقِيَٰمَةِۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ

(211) (നബിയേ) ഇസ്റാ-ഈൽ സന്തതികളോട് നീ ചോദി(ച്ചു നോ)- ക്കുക: വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവർക്ക് നൽകിയിരിക്കു- അല്ലാഹുവിന്റെ അനുഗ്രഹം തനിക്ക് വന്നതിനുശേഷം അതിനെ മാറ്റി മറിക്കുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു കഠിനമായി ശിക്ഷാ നടപടി എടുക്കുന്നവനാകുന്നു. (212) അവിശ്വസിച്ചിട്ടുള്ളവർക്ക് ഐഹികജീവിതം ഭംഗിയാക്കപ്പെട്ടിരിക്കുന്നു. വിശ്വസിച്ചവരെപ്പറ്റി അവർ പരിഹസിക്കുകയും ചെയ്യുന്നതാണ്, സൂക്ഷ്മത പാലിച്ചവരാകട്ടെ, ക്വിയാമത്തുനാളിൽ അവരുടെ മീതെയുമായിരിക്കും. അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകുകയും ചെയ്യും. (211) س َ ل ْ നീ ചോദിക്കുക ഇസ്റാ-ഈൽ സന്തതികളോട് ك َ م ْ എത്ര(-യധികം) അവർക്ക് നാം നൽകിയിരിക്കുന്നു ദൃഷ്ടാന്തമായിട്ട് വ്യക്തമായ, തെളിവായ ആരെങ്കിലും പകരമാക്കിയാൽ, മാറ്റിമറിച്ചെങ്കിൽ اللها അല്ലാഹുവിന്റെ അനുഗ്രഹത്തെ ശേഷം, ശേഷമായി അതവന്ന് -വന്നതിന് اللها എന്നാൽ നിശ്ചയമായും അല്ലാഹു ش َ د ِ يد ُ കഠിനമായവനാണ് ശിക്ഷാനടപടി (212) ഭംഗിയാക്കപ്പെട്ടിരിക്കുന്നു, അലങ്കാരമാക്കപ്പെട്ട َ ِ ين َ ل ِ യാതൊരുവർക്ക് അവർ അവിശ്വസിച്ചു ഐഹിക ജീവിതം അവർ പരിഹസിക്കുകയും ചെയ്യും َീآم َ ن ُ وا ا വിശ്വസിച്ചവരെ ّ َ ِ ين َീات സൂക്ഷ്മത പാലിച്ചവരാകട്ടെ അവരുടെ മീതെയായിരിക്കും ക്വിയാമത്തുനാളിൽ ُ َّ اللها അല്ലാഹു നൽകും അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ ഇസ്റാ-ഈല്യർക്ക് സുവ്യക്തങ്ങളായ എത്രയോ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട് അല്ലാഹു അവരെ അനുഗ്രഹിച്ചിട്ടുണ്ട്. അവക്ക് നന്ദി കാ ണിക്കുന്നതിന് പകരം അവർ നന്ദികേട് കാണിക്കുകയാണ് ചെയ്തത്. അതിന് തക്കതായ കഠിനശിക്ഷ അല്ലാഹു നൽകാതിരിക്കുകയില്ല. അതുപോലെ സത്യവിശ്വാസി -കൾ ആയിത്തീരരുത് എന്നത്രെ ആദ്യത്തെ വചനത്തിന്റെ താൽപര്യം. സത്യനിഷേധികൾ സത്യ -വിശ്വാസം സ്വീകരിക്കാതിരിക്കുവാൻ കാരണം അവർ ഐഹിക ജീവിതത്തിന്റെ മോടിയിൽ വഞ്ചിതരായതാണ്. അവരുടെ ഏകലക്ഷ്യം ഐഹിക സുഖസൗകര്യങ്ങളായിരിക്കും. അതുകൊണ്ട് സത്യവിശ്വാസികൾ സ്വാഭാവികമായും സുഖസൗകര്യ -ങ്ങളിൽ അവരുടെ താഴേസത്യത്തിന്റെ മാർഗത്തിൽ അവ ർ പരമാവധി പരിശ്രമിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നതിനെയും സംബന്ധിച്ച് അവർ പരിഹസിച്ചുകൊണ്ടിരിക്കും. അത് വിലവെക്കരുത്, ഇഹത്തിലെ സ്ഥിതി എന്തായിരുന്നാലും ശരി, സത്യവിശ്വാസം സ്വീകരിക്കുകയും അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ച് ജീവിക്കുകയും ചെയ്തവരായിരിക്കും ക്വിയാമത്ത് നാളിൽ അവരെക്കാൾ മീതെക്കിടയിലുള്ളവർ. അതിനും പുറമെ, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ കണക്കില്ലാതെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തി ന്റെ സാരം.
2:213

كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِۚ وَمَا ٱخۡتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ بَغۡيَۢا بَيۡنَهُمۡۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُواْ لِمَا ٱخۡتَلَفُواْ فِيهِ مِنَ ٱلۡحَقِّ بِإِذۡنِهِۦۗ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ

(213) മനുഷ്യർ ഒരേ സമുദായമായിരുന്നു. അങ്ങനെ സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീത് നൽകുന്നവരുമായി അല്ലാഹു നബിമാരെ നിയോഗി(-ച്ചയ)ച്ചു. അവരോടൊപ്പം യഥാർത്ഥവുമായി വേദഗ്രന്ഥവും അവൻ അവതരിപ്പിച്ചു; മനുഷ്യർ യാതൊന്നിൽ ഭിന്നാഭിപ്രായത്തിലായോ അതിൽ അവർക്കിടയിൽ അത് വിധി കൽപിക്കുവാൻ വേണ്ടി, അത് നൽകപ്പെട്ടവരല്ലാതെ അതിൽ ഭിന്നാഭിപ്രായത്തിലായില്ലതാനും; (അതെ) അവർക്ക് (വ്യക്തമായ) തെളിവുകൾ വന്നു കിട്ടിയതിന് ശേഷം, അവർക്കിടയിലുള്ള സ്പർദ്ധ (അഥവാ ധിക്കാരം) നിമിത്തം. അപ്പോൾ, യാതൊന്നിൽ അവർ ഭിന്നാഭിപ്രായത്തിലായോ ആ യാഥാർത്ഥ്യത്തിലേക്ക് തന്റെ അനുമതി പ്രകാരം അല്ലാഹു വിശ്വസിച്ചവർക്ക് മാർഗദർശനം നൽകി. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് (നേരെ) ചൊവ്വായ പാതയിലേക്ക് മാർഗദർശനം നൽകുന്നതാണ്. (213) الن മനുഷ്യരായിരുന്നു ഒരേ സമുദായം എന്നിട്ട് (അങ്ങനെ) അയച്ചു, നിയോഗിച്ചു ُ َّ اللها അല്ലാഹു الن പ്രവാചകൻമാരെ സന്തോഷവാർത്ത അറിയിക്കുന്നവരായി താക്കീത് (മുന്നറിയിപ്പ്) നൽകുന്നവരായും അവതരിപ്പിക്കുകയും ചെയ്തു അവരോടൊപ്പം (വേദ)-ഗ്രന്ഥം യാഥാർത്ഥ്യവുമായി, മനുഷ്യർക്കിടയിൽ ف ِ يم َ ا യാതൊന്നിൽ അവർ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി), വ്യത്യാസപ്പെട്ടു ِ هي ِ ف അതിൽ ഭിന്നിച്ചതുമില്ല ِ هي ِ ف അതിൽ യാതൊരുവരൊഴികെ ُ هو ُ تو ُ أ അവർക്കത് നൽകപ്പെട്ടു അവർക്ക് വന്നതിന് തെളിവുകൾ സ്പർദ്ധ നിമിത്തം അവർക്കിടയിൽ اللها അപ്പോൾ അല്ലാഹു മാർഗദർശനം നൽകി, വിശ്വസിച്ചവരെ ل ِ م َ ا യാതൊന്നിലേക്ക് അതിൽ അവർ ഭിന്നിച്ചിരിക്കുന്നു യാഥാർത്ഥ്യത്തിൽനിന്നും, യഥാർത്ഥമാകുന്ന അവന്റെ അനുമതി (സമ്മത) പ്രകാരം, അനുവാദംകൊണ്ട് ُ َّ اللها അല്ലാഹു മാർഗദർശനം നൽകുന്നു, വഴി കാട്ടുന്നു, ചേർക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ പാതയിലേക്ക് നേരെയുള്ള, ചൊവ്വായ മനുഷ്യസമുദായം അതിന്റെ ആരംഭം മുതൽ നേരായ മാർഗത്തിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. ഭിന്നിപ്പോ പിളർപ്പോ ഉണ്ടായിരുന്നില്ല. ക്രമേണ അഭിപ്രായ ഭിന്നതകളും പിളർപ്പുകളുമായി. അപ്പോൾ അല്ലാഹു നബിമാരെയും വേദഗ്രന്ഥങ്ങളെയും അയച്ചുഭിന്നിപ്പുള്ള വിഷയങ്ങളുടെ യഥാർത്ഥം മനസ്സിലാക്കിക്കൊടു -ത്തു. എന്നിട്ടും ഭിന്നിച്ചവർ അവരുടെ ധിക്കാരവും, സ്പർദ്ധയും കൈവിടാതെ അതിൽ ത ന്നെ ശഠിച്ചു നിൽക്കുകയാണ് ചെയ്തത്. വ്യക്തമായ തെളിവുകൾ ലഭിക്കാതെ ആരും ഭിന്നിപ്പിൽ ഉറച്ചുനിൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ, സത്യം മനസ്സിലാക്കി അതിൽ വിശ്വസിക്കുവാൻ തയ്യാറായവർക്ക് അതുവഴി സൻമാർഗം പ്രാപിക്കുവാനുള്ള ഭാഗ്യം അല്ലാഹു കൊടുത്തു. അവരെ അവൻ നേർവഴിയിലാക്കിത്തീർത്തു. സൂറത്തുയൂനുസിൽ അല്ലാഹു പറയുന്നു: (മനുഷ്യർ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അവർ ഭിന്നി -ക്കുകയാണ് ചെയ്തത്. യൂനുസ്, 19.) ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഇബ്നു ജരീരും, ഹാകിമും (റ) ഉദ്ധരിക്കുന്നു: "ആദമിനും, നൂഹിനും (അ) ഇടയിൽ പത്തുതലമുറയുണ്ടായിരുന്നു. എല്ലാവരും യഥാർത്ഥ ശരീ-അത്തിൽ തന്നെയായിരുന്നു. എന്നിട്ട് അവർ ഭിന്നിച്ചു. അപ്പോൾ അല്ലാഹു നബിമാരെ സന്തോഷവാർത്ത അറിയിക്കുന്നവരായും, താക്കീത് നൽകുന്നവരായും കൊണ്ട് നിയോഗിച്ചയച്ചു.' ആദ്യകാലങ്ങളിൽ മനുഷ്യരെല്ലാം നേർമാർഗത്തിലായിരുന്നു, പിന്നീടാണ് അഭിപ്രായ ഭിന്നതക -ളുണ്ടായത്. അപ്പോഴാണ് അല്ലാഹു പ്രവാചകൻമാരെ അയച്ചുവന്നത് എന്ന് കാണിക്കുന്ന ചില രി വായത്തുകൾ ക്വത്താദഃ, മുജാഹിദ് (റ) എന്നിവരിൽനിന്ന് ഇബ്നു കഥീറും (റ) ഉദ്ധരിച്ചു കാണാം. അദ്ദേഹം ചൂണ്ടികാട്ടിയതുപോലെ, ആദ്യകാ -ലത്ത് മനുഷ്യരെല്ലാം ആദം നബി(അ)-യുടെ മതമാർഗം സ്വീകരിച്ചു വരുന്നവരായിരു -ന്നു. കുറേ കഴിഞ്ഞപ്പോൾ വിഗ്രഹാരാധന നിലവിൽ വന്നു. അപ്പോൾ അല്ലാഹു നൂഹ് നബി (അ) യെ റസൂലായി അയച്ചു അങ്ങനെ, അദ്ദേഹമാണ് അറിയപ്പെട്ടിടത്തോളം ഒന്നാമതാ യി അയക്കപ്പെട്ട റസൂൽ. "ആരംഭകാലത്ത് മനുഷ്യന് ദൈവത്തെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല; ക്രമേണ ചില ശക്തികളെയും വസ്തുക്കളെയും ദൈവങ്ങളായി ഗണിച്ചു വന്നു; അവ -സാനമാണ് ദൈവവിശ്വാസത്തിലും മനുഷ്യൻ എത്തിച്ചേ ർന്നത്.' എന്നും മറ്റുമൊക്കെ ചിലർ മനുഷ്യചരിത്രത്തെക്കുറിച്ച് ഊഹിച്ചു പറയാറുണ്ട്. ഇതുശരിയല്ലെന്നും നേരെമറിച്ചാണ് യഥാർത്ഥത്തിലുള്ളതെന്നും മേൽവിവരിച്ചതിൽ നിന്ന് വ്യക്തമാണല്ലോ.
2:214

أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَأۡتِكُم مَّثَلُ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۖ مَّسَّتۡهُمُ ٱلۡبَأۡسَآءُ وَٱلضَّرَّآءُ وَزُلۡزِلُواْ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ مَتَىٰ نَصۡرُ ٱللَّهِۗ أَلَآ إِنَّ نَصۡرَ ٱللَّهِ قَرِيبٞ

(214) അതല്ല, (ഒരുപക്ഷേ) നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാമെന്ന് നിങ്ങൾ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃക നിങ്ങൾക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ! അവർക്ക് വിഷമതയും, കഷ്ടതയും ബാധിക്കുകയുണ്ടായി. (മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും "അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും' എന്ന് പറയു(-കപോലും ചെയ്യു)-മാറ് അവർ കിടിലം കൊള്ളുകയും ചെയ്തു. അല്ലാ (--അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു. (214) ْ م َ أ അതല്ല, അതോ നിങ്ങൾ ഗണിച്ചു, ധരിച്ചു(-വോ) നിങ്ങൾ കടക്കുമെന്ന്, നിങ്ങൾക്ക് പ്രവേശിക്കാമെന്ന് സ്വർഗത്തിൽ നിങ്ങൾക്ക് വന്നിട്ടുമില്ല, വരാതെ ُീا യാതൊരു കൂട്ടരുടെ മാതൃക, മാതിരി അവർ കഴിഞ്ഞുകടന്നു നിങ്ങളുടെ മുമ്പ് അവരെ സ്പർശിച്ചു, ബാധിച്ചു വിഷമത, ബുദ്ധിമുട്ട് و َ الض َّ ر َّ اء ُ കഷ്ടപ്പാടും, ദുരിതവും അവർ വിറപ്പിക്കപ്പെടുകയും ചെയ്തു പറയും വരെ, പറയുമാറ് الر ّ َ س ُ ول ُ (ദൈവ)- ദൂതൻ ّ َ ِ ين َീآم വിശ്വസിച്ചവരും م َ ع َ ه ُ അദ്ദേഹത്തോടൊപ്പം م َ ت َ ى എപ്പോഴാണ് اللها അല്ലാഹുവിന്റെ സഹായം أ َ لا അറിയുക, അല്ലാ اللها നിശ്ചയമായും അല്ലാഹുവിന്റെ സഹായം ق َ ر ِ يب ٌ അടുത്തതാണ്; സമീപത്തുള്ളതാണ് മുൻ കഴിഞ്ഞ പ്രവാചകൻമാരുടെ സമുദായങ്ങളിലും രോഗം, യുദ്ധം, ദാരിദ്യ്രം, ക്ഷാമം തുടങ്ങിയ ദുരിതങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്. സത്യനിഷേധികളുടെ ഭാഗത്തു നിന്നും സത്യവിശ്വാസികൾ വളരെയേറെ മർദ്ദനങ്ങളും , ആക്രമണങ്ങളും, വന്നിട്ടുണ്ട്. ത ഭയവിഹ്വലരായിത്തീരുകയും, പേടിച്ച് വിറക്കുകയും ചെയ്തുകൊണ്ട് "എപ്പോഴാണ് എനി നമുക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സഹായം വന്നെത്തുകനമുക്ക് സ എന്നൊക്കെ സമുദായങ്ങളിലുണ്ടായിരുന്ന റസൂലുകളും സത്യവിശ്വാസികളും സങ്കടപ്പെടുകപോലും ഉണ്ടായിട്ടുണ്ട്. അത്രയും കടുത്ത പരീക്ഷണങ്ങൾക്ക് അവർ വിധേയരായിരുന്നു. സത്യത്തിന്റെ മാർഗത്തിൽ അങ്ങനെയുള്ള ചില പരീക്ഷണങ്ങൾക്ക് നിങ്ങളും വിധേയരാകേണ്ടി വരും. അതൊന്നും കൂടാതെ, സ ത്യവിശ്വാസം സ്വീകരിച്ച് കഴിയുമ്പോഴേക്കും സ്വർഗത്തിൽ കടന്നുകളയാമെന്ന് നി ങ്ങൾ അത് ശരിയല്ല എന്ന് അല്ലാഹു സത്യവിശ്വാസികളെ ഉണർത്തു -കയാണ്. അങ്ങനെയുള്ള പരീക്ഷണ ഘട്ടങ്ങളുടെ പിന്നാലെത്തന്നെ അല്ലാഹുവിന്റെ സഹായ വും ഉണ്ടായിരിക്കും, അത് വളരെ വിദൂരമൊന്നുമല്ല, അതിന്റെ സമയമാകുമ്പോൾ ലഭിക്കത്തക്കവണ്ണം സമീപത്തുതന്നെയുണ്ട് എന്നൊക്കെ അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. ഈ വചനത്തിലടങ്ങിയ ആശയം സൂ:അൻകബൂത്ത്, 2,3 വചനങ്ങളിലും മറ്റുമായി അല്ലാഹു വേറെ സ്ഥലത്തും വ്യക്തമാക്കിയിരിക്കുന്നത് കാണാം. ഖബ്ബാബുബ്നുൽ അറത്ത് (റ)ൽ നിന്നുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: "അല്ലാഹുവിന്റെ റസൂലിനോട് അങ്ങുന്ന് ഞങ്ങൾക്ക് വേണ്ടി സഹായം തേടുന്നില്ലേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നില്ലേ എന്നിങ്ങനെ ഞങ്ങൾ പറയുകയുണ്ടാ -യി. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ മുമ്പുണ്ടായിരുന്നവരിൽ , ഒരാളുടെ തലയുടെ മൂർദ്ധാവിൽ ഈർച്ചവാൾ വെച്ച് അയാളുടെ കാലടി വരെ പൊളിക്ക -പ്പെടുമായിരുന്നു. എന്നിട്ടതും അത് അയാളെ അയാളുടെ മതത്തിൽ നിന്ന് തിരിച്ചുകള -യുമായിരുന്നില്ല. ഇരുമ്പിന്റെ ചീർപ്പുകൊണ്ട് ഒരാളുടെ മാംസം എല്ലിൽ നിന്നും ഈർെ ന്നടുക്കപ്പെടുമായിരുന്നു. അതും അയാളുടെ മതത്തിൽ നിന്ന് അയാളെ തിരിച്ചുകള -യുമായിരുന്നില്ല. പിന്നീട് തിരുമേനി പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഇക്കാര്യം പൂർത്തിയാ -ക്കുക തന്നെ ചെയ്യും. ഒരു വാഹനക്കാരൻ സ്വൻ-ആയിൽ നിന്ന് ഹദ്വറമൗത്തുവരെ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായകളെയും അല്ലാതെ മറ്റൊന്നും പേടിക്കുവാ -നില്ലാതെ യാത്രചെയ്തേക്കുകയും ചെയ്യും. പക്ഷേ, നിങ്ങൾ ധൃതികൂട്ടുകയാണ് ചെയ്യുന്നത്. (ബു.) യമനിലെ ഒരു പ്രധാന പട്ടണമാണ് ( صنعاء ) അവിടെനിന്ന് ഹദ്വറമൗത്തി ലേക്ക് പോകുന്നവർ അറേബ്യാ ഉപദ്വീപിന്റെ തെക്കേ തീരങ്ങളിലും അറബിക്കടലിന്റെ വടക്കേ കരയിലുമായി അനേകം മലമ്പ്രദേശങ്ങൾ താണ്ടിപോകേണ്ടതുണ്ട്.
2:215

يَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلۡ مَآ أَنفَقۡتُم مِّنۡ خَيۡرٖ فَلِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ

(215) (നബിയേ) അവർ നിന്നോട് ചോദിക്കുന്നു: എന്താണ് അവർ ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങൾ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും, അനാഥകൾക്കും, (വേണ്ടത്). നിങ്ങൾ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു. (215) അവർ നിന്നോട് ചോദിക്കും, ചോദിക്കുന്നു م َ اذ َ ا എന്തൊന്ന് അവർ ചിലവഴിക്കും, ചിലവാക്കണം ق ُ ل ْ നീ പറയുക നിങ്ങൾ എന്ത് ചിലവഴിച്ചുവോ, എന്ത് ചിലവഴിച്ചാലും നല്ലതായി, നല്ലതിൽ പെട്ട (അത്) മാതാപിതാക്കൾക്കാണ് (വേണ്ടത്) و َ الأق അടുത്തവർ (ബന്ധു കുടുംബങ്ങൾ)ക്കും അനാഥകൾക്കും അഗതികൾക്കും, പാവങ്ങൾക്കും الس വഴിപോക്കനും നിങ്ങൾ എന്തു ചെയ്യുന്നുവോ നല്ലതായിട്ട്, വല്ല നന്മയും اللها എന്നാൽ നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു എന്താണ് ചിലവഴിക്കേണ്ടത് എന്നതിനെക്കാൾ പ്രസക്തം എങ്ങനെയാണ് ചിലവഴിക്കേണ്ടത് എന്നുള്ളതാകുന്നു. എന്തെങ്കിലും ഏത് വസ്തുവും ചിലവഴിക്കുവാൻ പറ്റിയത് തന്നെ. വൻ തുകയോ, വിലപിടിച്ചതോ തന്നെ ആയിരിക്കണമെന്നൊന്നുമില്ല. എന്നാൽ, ചിലവഴിക്കുമ്പോൾ മുൻഗണന നൽകേണ്ടത് മാതാപിതാക്കൾ, അടുത്ത കുടുംബങ്ങൾ, അനാഥകൾ, സാധുക്കൾ, സ്വദേശം വിട്ട് ബുദ്ധിമുട്ടുന്ന വഴിയാത്രക്കാർ എന്നിവർക്കൊക്കെയാകുന്നു. ദാ നധർമങ്ങളിലെന്നല്ല, എല്ലാ തുറയിലുമുള്ള ഏത് നന്മയും വൃഥാവിലായിപ്പോകുകയില്ല. എല്ലാം അല്ലാഹു അറിഞ്ഞും കണക്കുവെച്ചുംകൊണ്ടിരിക്കുന്നുണ്ട്. ഓരോന്നിനും അവൻ പ്രതിഫലം നൽകാതിരിക്കുകയില്ല എന്ന് സാരം. ധർമവിഷയങ്ങളിൽ ഏറ്റവും മുൻഗണന നൽകേണ്ടത് കൂടുതൽ ഉറ്റവർക്കും, കൂടുതൽ ബുദ്ധിമുട്ടുള്ളവർക്കുമാണെന്നുള്ള തത്വം ഹദീഥിലും ആവർത്തിച്ചു പറയപ്പെട്ടിട്ടുള്ളതാണ്. മേ ൽ പറയപ്പെട്ടവർക്ക് ഉപജീവനത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമ്പോൾ അത് നൽകൽ രോരുത്തന്റെയും കഴിവനുസരിച്ച് ഒഴിച്ചുകൂടാത്ത കടമകൂടിയാകുന്നു.
2:216

كُتِبَ عَلَيۡكُمُ ٱلۡقِتَالُ وَهُوَ كُرۡهٞ لَّكُمۡۖ وَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَهُوَ خَيۡرٞ لَّكُمۡۖ وَعَسَىٰٓ أَن تُحِبُّواْ شَيۡـٔٗا وَهُوَ شَرّٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ

(216) (സത്യവിശ്വാസികളേ) നിങ്ങളുടെ മേൽ യുദ്ധം നിയമിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ, നിങ്ങൾക്ക് (സ്വതവേ) ഒരു വെറുപ്പു(ള്ളതു)-മാകുന്നു. ഒരു കാര്യം നിങ്ങൾക്ക് (വാസ്തവത്തിൽ) ഗുണകരമായിരിക്കെ, നിങ്ങൾക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങൾക്ക് (വാസ്തവത്തിൽ) ദോഷകരമായിരിക്കെ നിങ്ങൾ അതിനെ ഇഷ്ടപ്പെടുകയും അല്ലാഹു അറിയുന്നു; നിങ്ങൾക്ക് അറിയുകയില്ല. (216) ك ُ ت ِ ب َ നിയമിക്ക(-വിധിക്ക, രേഖപ്പെടുത്ത)-പ്പെട്ടിരിക്കുന്നു നിങ്ങളുടെ മേൽ യുദ്ധം و َ ه ُ و َ അത്, അതാകട്ടെ ك ُ ر ْ ه ٌ അനിഷ്ടമാണ് ل َ ُ م ْ നിങ്ങൾക്ക് ആയേക്കാവുന്നതുമാണ് നിങ്ങൾ വെറുക്കുക ഒരു കാര്യം, വസ്തു و َ ه ُ و َ അത്, അതാകട്ടെ നിങ്ങൾക്ക് ഗുണം (നല്ലത്) ആയിരിക്കും ആയേക്കുകയും ചെയ്യാം നിങ്ങൾ ഇഷ്ടപ്പെടുക ഒരു കാര്യം അത് ദോഷവുമാണ്, മോശമാകുന്നു ل َ ُ م ْ നിങ്ങൾക്ക് ُ َّ اللها അല്ലാഹു അറിയുന്നു നിങ്ങൾ, നിങ്ങളാകട്ടെ അറിയുന്നതല്ല (താനും) യുദ്ധം നിർബന്ധമാക്കിക്കൊണ്ടുള്ള കൽപനയാണിത്. യുദ്ധം മൂലം പലതരം ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുന്നതുകൊണ്ട് അതിനോട് നിങ്ങൾക്ക് വെറുപ്പും, അനിഷ്ടവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. തൽക്കാലം ചില ദോഷ -ങ്ങൾ അത് മൂലം ഉണ്ടായേക്കുമെങ്കിലും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും രക്ഷ ക്കും അഭിവൃദ്ധിക്കും അത്യാവശ്യമാണെന്ന് അല്ലാഹുവിനറിയാം. അതുകൊണ്ടാണതിന് കൽപിക്കുന്നത് എന്ന് അല്ലാഹു സത്യവിശ്വാസികളെ ഉൽബോധിപ്പിക്കുന്നു. ചില കാര്യ -ങ്ങൾ പ്രത്യക്ഷത്തിൽ അനിഷ്ടമായിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അവമൂലം പല ന ന്മയും ലഭിക്കുവാനുണ്ടായിരിക്കും. നേരെമറിച്ച് ചില കാര്യങ്ങൾ പ്രത്യക്ഷത്തിൽ വളെ ര ഇഷ്ടപ്പെട്ടതും അഭികാമ്യവുമായിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അവമൂലം പല ദോഷങ്ങളും ബാധിക്കുവാനുമുണ്ടായിരിക്കും. അതൊന്നും മനുഷ്യന് അറിയുവാൻ കഴിയുകയില്ല. അല്ലാഹുവിന്നേ അതറിയൂ. അതിനാൽ, അല്ലാഹുവിന്റെ വിധിവിലക്കു -കൾ നിങ്ങളുടെ യഥാർത്ഥ നന്മയും ഭാവിഗുണവും കണക്കിലെടുത്ത് കൊണ്ടായിരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുകയും, പൂർണമനസ്സോടെ അവ സ്വീകരിക്കുകയും വേണമെന്ന് കൂടി ഉണർത്തുകയും ചെയ്യുന്നു. ഇത് സത്യവിശ്വാസികൾക്ക് വളരെ മനസ്സ -മാധാനവും ആവേശവും നൽകുന്നതാണെന്ന് പറയേണ്ടതില്ലല്ലോ. (യുദ്ധം ആരോട് നടത്തണമെന്നും മറ്റുമുള്ള വിവരങ്ങൾ കഴിഞ്ഞ 190- 193 വചനങ്ങളിൽ വിവരിച്ചത് ഓർക്കു -ക.) വിഭാഗം - 27
2:217–218

يَسۡـَٔلُونَكَ عَنِ ٱلشَّهۡرِ ٱلۡحَرَامِ قِتَالٖ فِيهِۖ قُلۡ قِتَالٞ فِيهِ كَبِيرٞۚ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفۡرُۢ بِهِۦ وَٱلۡمَسۡجِدِ ٱلۡحَرَامِ وَإِخۡرَاجُ أَهۡلِهِۦ مِنۡهُ أَكۡبَرُ عِندَ ٱللَّهِۚ وَٱلۡفِتۡنَةُ أَكۡبَرُ مِنَ ٱلۡقَتۡلِۗ وَلَا يَزَالُونَ يُقَٰتِلُونَكُمۡ حَتَّىٰ يَرُدُّوكُمۡ عَن دِينِكُمۡ إِنِ ٱسۡتَطَٰعُواْۚ وَمَن يَرۡتَدِدۡ مِنكُمۡ عَن دِينِهِۦ فَيَمُتۡ وَهُوَ كَافِرٞ فَأُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ أُوْلَـٰٓئِكَ يَرۡجُونَ رَحۡمَتَ ٱللَّهِۚ وَٱللَّهُ غَفُورٞ رَّحِيمٞ

(217) (നബിയേ) നിന്നോട് അവർ "ഹറാമാ'യ (പവിത്രമായ) അതിൽ യുദ്ധം ചെയ്യുന്നതിനെ---പ്പറ്റി ചോദിക്കുന്നു. പറയുക: അതിൽ യുദ്ധം ചെയ്യൽ ഒരു വലിയ കാര്യം (തന്നെ) ആകുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ തടയലും, അവനിൽ അവിശ്വസിക്കലും, "മസ്ജിദുൽ ഹറാമി'ൽ നിന്ന് (ജനങ്ങളെ തടയലും), അതിന്റെ ആൾക്കാരെ ധ അവിടുത്തുകാരെ പ അവിടെ നിന്ന് പുറത്താക്കലും അല്ലാഹുവിന്റെ അടുക്കൽ (അതിനെക്കാ ൾ) കൂടുതൽ വലിയതാകുന്നു. "ഫിത്ന' (കുഴപ്പം) കൊലയെക്കാൾ വലിയതാകുന്നു. അവർക്ക് സാധ്യമായെങ്കിൽ, നിങ്ങളെ നിങ്ങളുടെ മതത്തിൽ നിന്ന് മടക്കിക്കളയുന്നതുവരേക്കും അവർ നിങ്ങളോട് യുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നതാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും തന്റെ മതത്തിൽ നിന്ന് വിട്ടു പിൻതിരിയുകയും, അങ്ങനെ, അവൻ അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുകയും ചെയ്യുന്നപക്ഷം, അപ്പോൾ അക്കൂട്ടർ, ഇഹത്തിലും, പരത്തിലും അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി. അക്കൂട്ടർ, നരകത്തിന്റെ ആൾക്കാരുമാകുന്നു. അവർ അതിൽ നിത്യവാസികളായിരിക്കും. (218) നിശ്ചയമായും, വിശ്വസിച്ചവരും, "ഹിജ്റഃ' ധ സ്വദേശം വിട്ട് പ പോകുകയും, അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്തവരും, (അതെ) അക്കൂട്ടർ, അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (217) അവർ നിന്നോട് ചോദിക്കുന്നു, ചോദിക്കും الش മാസത്തെപ്പറ്റി ഹറാമായ, അലംഘനീയമായ, പവിത്രമായ അതായത് അതിൽ യുദ്ധം ചെയ്യലിനെ(-പ്പറ്റി) ق ُ ل ْ നീ പറയുക അതിൽ യുദ്ധം ചെയ്യൽ ك َ ب ِ ير ٌ വലുതാണ്, വലിയൊരു കാര്യമാണ് തടയൽ, തിരിച്ചുവിടൽ اللها അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവനിൽ അവിശ്വസിക്കലും മസ്ജിദുൽ ഹറാമിൽ നിന്നും ബഹിഷ്കരിക്കലും അതിന്റെ ആൾക്കാരെ (അവിടത്തുകാരെ) م ِ ن ْ ه ُ അതിൽ നിന്ന് കൂടുതൽ (ഏറ്റം) വലുതാകുന്നു اللها അല്ലാഹുവിന്റെ അടുക്കൽ ഫിത്ന, കുഴപ്പം അധികം വലിയതാണ് കൊലയെക്കാൾ അവർ ആയിക്കൊണ്ടിരിക്കും അവർ നിങ്ങളോട് യുദ്ധം ചെയ്യും നിങ്ങളെ അവർ മടക്കുന്നത് (പിൻതിരിപ്പിക്കുന്നത്) വരേക്കും നിങ്ങളുടെ മതത്തിൽ നിന്ന് അവർക്ക് സാധ്യമായെങ്കിൽ و َ م َ ن ْ ആരെങ്കിലും പിൻതിരിയുന്ന (മടങ്ങുന്ന)- തായാൽ നിങ്ങളിൽ നിന്ന് തന്റെ മതത്തിൽനിന്ന് എന്നിട്ട് (അങ്ങനെ) അവൻ മരണപ്പെടുന്ന(-തായാൽ) അവൻ അവിശ്വാസിയായുംകൊണ്ട് എന്നാൽ അക്കൂട്ടർ നിഷ്ഫലമായി, വെറുതെയായി അവരുടെ കർമങ്ങൾ ഇഹത്തിൽ و َ الآخ ِ ر َ ة ِ പരത്തിലും അക്കൂട്ടരാകട്ടെ الن നരകത്തിന്റെ ആൾക്കാരുമാകുന്നു അവർ അതിൽ സ്ഥിരവാസികളാകുന്നു (218) ചآم َ ن ُ وا ا നിശ്ചയമായും വിശ്വസിച്ചവർ ّ َ ِ ين َചه ഹിജ്റഃ പോയവരും അവർ ജിഹാദ് (സമരം) ചെയ്യുകയും ചെയ്തു اللها അല്ലാഹുവിന്റെ മാർഗത്തിൽ അക്കൂട്ടർ അവർ പ്രതീക്ഷിക്കുന്നു, അഭിലഷിക്കുന്നു اللها അല്ലാഹുവിന്റെ കാരുണ്യത്തെ ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ (വളരെ) പൊറുക്കുന്നവനാണ് ٌ ട ر َ ح ِ കരുണാനിധിയാണ് ഒരു പ്രത്യേക സംഭവത്തോട് ബന്ധപ്പെട്ടുകൊണ്ടാണ് ആദ്യത്തെ വചന -ത്തിന്റെ അവതരണമെന്ന് പല രിവായത്തുകളിൽ നിന്നും വ്യക്തമാകുന്നു. സംഭവത്തിന്റെ ചുരുക്കം ഇതാണ്: ഹിജ്റഃ രണ്ടാം കൊല്ലത്തിൽ അബ്ദുല്ലാഹിബ്നുജഹ്ശ് (റ)ന്റെ നേതൃത്വത്തിൽ മുഹാജിറുകളായ ഏഴോ എട്ടോ പേരടങ്ങുന്ന ഒരു ചെറിയ സൈന്യസംഘത്തെ അയക്കുകയുണ്ടായി. രണ്ട് ദിവസത്തെ യാത്രക്കുശേഷം മാത്രമേ എഴുത്തുപൊളിച്ചു വായിക്കാവൂ എന്നും തിരുമേനി കൽപിച്ചിരുന്നു. അവരുടെ ലക്ഷ്യത്തെപ്പറ്റി ശത്രുക്കളാരും മണത്തറിയാൻ ഇടവരാതിരിക്കുവാനായിരുന്നു നബി അങ്ങനെ ചെയ്തത്. കത്ത് തുറന്ന് നോക്കുമ്പോൾ (മക്കായുടെയും ഇടയിലുള്ള ഒരു സ്ഥലമായ) നഖ്ലഃ )-യിൽ ചെന്ന് പതിയിരുന്ന് ക്വുറൈശികളുടെ നീക്കങ്ങൾ മനസ്സിലാക്കി വരണമെന്നായിരുന്നു ല ഉള്ളടക്കം. ഇടക്കുവെച്ച് അവരിൽ രണ്ട് പേർ അവരുടെ വാഹനമായിരുന്ന ഒട്ടകം വഴിതെറ്റിപ്പോയത് നിമിത്തം ബാക്കിയുള്ളവർ നഖ്ലഃയിലായിരിക്കെ ക്വുറൈശികളുടെ ഒരു ചെറിയ കച്ചവടസംഘം ആ വഴിക്ക് വന്നു. അതിൽ അംറുബ്നുൽഹ ള്വ്റമിയും വേറെ മൂന്ന് പേരുമാണുണ്ടായിരുന്നത്. അവിടെവെച്ച് സൈന്യ -സം ഘം എന്തുവേണമെന്ന് തമ്മിൽ കൂടിയാലോചന നടത്തി അവസാനം കച്ചവടസംഘവുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇബ്നുൽഹള്വ്റമി കൊല്ലപ്പെടുകയും, രണ്ട് പേർ ബന്ധനസ്ഥരാകുകയും ചെയ്തു. മൂന്നാമൻ ഓടി രക്ഷപ്പെട്ടു. ഇത് റജബ് മാസം അവസാനിക്കുകയും മാസം ആരംഭിക്കുകയും ചെയ്യുന്ന അവസരത്തിലായിരുന്നു. അതല്ല, ജമാദുൽ ആഖിറിന്റെ അവസാനവും റജബിന്റെ ആദ്യവുമായിരുന്നുവെന്നും ചില രിവായത്തു -കളിലുണ്ട്. ബന്ധനത്തിലാക്കിയവരെയും, കിട്ടിയ കച്ചവടച്ചരക്കുകളെയും കൊണ്ട് അവർ നബി യുടെ അടുക്കൽ വന്നു. ഇതായിരുന്നു മുസ്ലിംകൾക്ക് ശത്രുക്കളിൽ നിന്ന് ലഭിച്ച ഒന്നാമത്തെ ഗനീമത്ത് യുദ്ധത്തിൽ ശത്രുപക്ഷത്തുനിന്ന് ലഭിക്കുന്ന ധനം). ശത്രുക്കൾ ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ആക്ഷേപവും പരിഹാസവും തൊടുത്തുവിട്ടു. യുദ്ധം നിഷിദ്ധമായ മാസത്തിൽ (റജബിൽ) മുഹമ്മദും കൂട്ടരും യുദ്ധം നടത്തി അതിനെ അവഹേളിച്ചുവെന്ന് അവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ നിങ്ങളോട് യുദ്ധം നിഷിദ്ധമായ മാസത്തിൽ യുദ്ധം ചെയ്യാൻ കൽപിച്ചിട്ടില്ലല്ലോ എന്ന് നബി യും പറഞ്ഞു. മുസ്ലിംകളും അവരോട് പ്രതിഷേധം നടത്തുകയുണ്ടായി. വർ വളരെ ഖേദത്തിലായി. ഇതിനെത്തുടർന്നാണ് ഈ വചനം അവതരിച്ചത്. ഇതിൽ, ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ ആരോപണങ്ങൾക്ക് അല്ലാ ഹു നൽകിയ മറുപടിയുടെ സാരം ഇതാണ്: യുദ്ധം ഹറാമായ (അലംഘ്യ) മാ സത്തിൽ യുദ്ധം ചെയ്യുന്നത് വമ്പിച്ച തെറ്റുതന്നെ. എന്നാൽ, അല്ലാഹുവിന്റെ മാർഗമായ സത്യമതം സ്വീകരിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുക, അല്ലാഹുവിൽ അവിശ്വസിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ സ്ഥാപിതമായ മസ്ജിദുൽ ഹറാമിലേക്ക് സത്യവിശ്വാസികളെ പ്രവേശിക്കുവാൻ അനുവദിക്കാതിരിക്കുക, ആ നാട്ടുകാരാ യ ആളുകളെ അവിടെ താമസിക്കുവാൻ സമ്മതിക്കാതെ ബഹിഷ്കരിക്കുക മുതലായ കുഴപ്പങ്ങ ൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് അതിനെക്കാൾ വമ്പിച്ച തെറ്റാകുന്നു. രണ്ട് തെറ്റുക ൾ പരസ്പരം അഭിമുഖീകരിക്കുമ്പോൾ, കൂടുതൽ വമ്പിച്ച തെറ്റിനെ ഇല്ലാതാക്കുവാൻ വേണ്ടി ചെറിയ തെറ്റ് സ്വീകരിക്കുകയെന്നുള്ളത് കേവലം ന്യായവും പ്രായോഗികവുമാകുന്നു. മാത്രമല്ല, പ്രസ്തുത കുഴപ്പങ്ങൾകൊണ്ടും അവർ മതിയാക്കുവാനും ഭാവമില്ല . ഇസ്ലാമിനെ അംഗീകരിച്ചവരെ കഴിയുമെങ്കിൽ അതിൽ നിന്ന് പിൻമടക്കുവാനുള്ള ഉദ്ദേശ്യവും കൂടി അവർക്കുണ്ട്. അതിനായി മുസ്ലിംകളോട് യുദ്ധം തുടർന്നുകൊണ്ടിരിക്കുവാനാണ് അവരുടെ പരിപാടി. അപ്പോൾ, മുസ്ലിംകൾക്കെതിരിൽ അവർ (മുശ്രിക്കുക ൾ) നടത്തുന്ന ഫിത്നയുടെ ഗൗരവം വളരെ വമ്പിച്ചതാണ്. എന്നിരിക്കെ, അതിനെ അപേക്ഷിച്ച് അവരിൽ നിന്ന് ചിലരെ കൊലപ്പെടുത്തിയത് കേവലം നിസ്സാരമായി ഗണിക്കാവതേയുള്ളൂ. (ഫിത്നയെപ്പറ്റി 191--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചത് ഓർക്കുക) സന്ദർഭവശാൽ മറ്റൊരു കാര്യം കൂടി സത്യവിശ്വാസികളെ അല്ലാഹു ഇവിടെ ഉണർത്തുന്നു: സത്യവിശ്വാസം സ്വീകരിച്ച ഒരു മുസ്ലിംസ്വന്തം നി ലക്കാകട്ടെ, ശത്രുക്കളുടെ പ്രേരണ നിന്ന് പിന്തിരിഞ്ഞു -പോകുന്നപക്ഷം, അതിന്റെ വമ്പിച്ചതാണ്. അവൻ ചെയ്ത യാതൊരു കർമവും ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ സ്വീകാര്യമല്ല. ഇസ്ലാമിലായിരുന്നപ്പോൾ അവൻ ചെയ്ത കർമങ്ങൾക്കുപോലും പരിഗണനയില്ല. അവിശ്വാസികളോടെന്നേ പാലെത്തന്നെ അവരോടും പെരുമാറും. പരലോകത്താകട്ടെ, കാലാകാല നരകശിക്ഷയും. (അവൻ അവിശ്വാസിയായും കൊണ്ട് മരണപ്പെടുകയും ചെയ്താൽ) എന്ന് പറഞ്ഞതിൽ നിന്ന് അവൻ വീണ്ടും ഇസ്ലാമിലേക്ക് തന്നെ മടങ്ങിവന്നാൽ അവന്റെ മ ടക്കം സ്വീകരിക്കപ്പെടുമെന്നും, മരിക്കുമ്പോഴത്തെ അവസ്ഥ നോക്കിയാണ് അവസാന തീരുമാനമെന്നും മനസ്സിലാക്കാം. അബ്ദുല്ലാഹിബ്നുജഹ്ശും (റ) കൂട്ടുകാരും ചെയ്തുപോയ ത് തെറ്റാണെങ്കിലും അവരുടെ ഉദ്ദേശ്യവും ലക്ഷ്യവും നല്ലതായിരുന്നുവെന്നും, അവർക്ക് അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്നും 218--ാം വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. സത്യവിശ്വാസം സ്വീകരിക്കുകയും, ഹിജ്റഃ പോകുകയും, അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്തവരാണല്ലോ അവർ. ഈ വചനം അവർക്ക് സന്തോഷമായെന്നും, അവർ കൊണ്ടുവന്നിരുന്ന ഗനീമത്ത് സ്വത്തുക്ക -ളിൽ നിന്ന് നബി അതിന്റെ അഞ്ചിലൊരുഭാഗം സ്വീകരിച്ചുവെന്നും മേൽസൂചിപ്പി ച്ച ചില രിവായത്തുകളിൽ വന്നിരിക്കുന്നു. അവർ ബന്ധനത്തിലാക്കികൊണ്ടുവ ന്ന തടവുകാരെ മുമ്പ് അവരിൽനിന്ന് വഴിതെറ്റി പോയിരുന്ന രണ്ട് സ്വഹാബികൾ തിരിച്ചെത്തിയശേഷം മുശ്രിക്കുകൾക്ക് നബി വിട്ടുകൊടുക്കയും ചെയ്തു. അവരിൽ ഒരാൾ മുസ്ലിമായി മദീനായിൽ തന്നെ താമസമാക്കുകയാണ് ചെയ്തത്. ج ِ ه َ اد، م ُ ج َ اهدة (ജിഹാദ്; മുജാഹദഃ) എന്നീ ധാതുക്കളിൽനിന്നുള്ള ക്രിയാരൂപമാണ് ج َ اه َ د َ (ജാഹദ). "കഴിവതും പരിശ്രമിച്ചു, അത്യദ്ധ്വാനം ചെയ്തു , കിണഞ്ഞു ശ്രമം നടത്തി' എന്നൊക്കെയാണതിന് അർത്ഥം. യുദ്ധം അടക്കമുള്ള പല കാര്യങ്ങളും ജിഹാദിൽ ഉൾപ്പെടുമെന്നല്ലാതെ, യുദ്ധത്തിന്റെ ഒരു പര്യായപദമല്ല അത്. ക്വുർ-ആനിലും മറ്റും ഈ വാക്കുകൾകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന അർത്ഥം ഇമാംറാഗിബ് ( റ) ഇങ്ങനെ വിവരിക്കുന്നു: "ശത്രുവെ ചെറുക്കുന്നതിൽ മുഴുവൻ കഴിവും വിനിയോ -ഗിക്കലാണ് "ജിഹാദും', "മുജാഹദത്തും'. "ജിഹാദ്' മൂന്ന് തരത്തിലുണ്ട്: പ്രത്യക്ഷ ശ്ര തുവിനോടുള്ളതും, പിശാചിനോടുള്ളതും, സ്വന്തം ദേഹത്തോടുള്ളതും. اللها (അല്ലാഹുവിന്റെ കാര്യത്തിൽ ജിഹാദ് ചെയ്യേണ്ടമുറപ്രകാരം നിങ്ങൾ ജിഹാദ് ചെയ്യുവിൻ). (22: 78) എന്നും اللها (അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളുടെ സ്വത്തുക്കളെക്കൊണ്ടും ദേഹങ്ങളെക്കൊണ്ടും നിങ്ങൾ ജിഹാ ദ് ചെയ്യുവിൻ). (9: 41) എന്നും മറ്റുമുള്ള വചനങ്ങൾ ഈ മൂന്നും അടങ്ങുന്നതാകുന്നു . "മുജാഹദത്ത്' നാവുകൊണ്ടും കൈകൊണ്ടും ഉണ്ടാകാവുന്നതാണ്; നബി പറയുന്നു: നിങ്ങൾ അവിശ്വാസികളോട് നിങ്ങളുടെ കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്യുവിൻ.' ( الم ُ فردات ) ഈ ഉദ്ധരണിയിൽ നിന്ന് ج ِ ه َ اد (ജിഹാദി)നും അതിൽ നിന്നുണ്ടാകുന്ന മറ്റുപദരൂപങ്ങൾക്കും വാളെടുത്തു യുദ്ധം ചെയ്യുക എന്നല്ല അർത്ഥമെന്നും, "സമരം ചെയ്യുക' എന്നർത്ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നതെന്നും മ നസ്സിലായല്ലോ. ഈ അടിസ്ഥാനത്തിലാണ് അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും സമരം നടത്തുന്നതിന് "ജിഹാദ്' എന്നും, സമരം നടത്തുന്നവർക്ക് "മുജാഹി -ദുകൾ' എന്നും പറയപ്പെടുന്നത്.
2:219–220

۞يَسۡـَٔلُونَكَ عَنِ ٱلۡخَمۡرِ وَٱلۡمَيۡسِرِۖ قُلۡ فِيهِمَآ إِثۡمٞ كَبِيرٞ وَمَنَٰفِعُ لِلنَّاسِ وَإِثۡمُهُمَآ أَكۡبَرُ مِن نَّفۡعِهِمَاۗ وَيَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلِ ٱلۡعَفۡوَۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَتَفَكَّرُونَ

فِي ٱلدُّنۡيَا وَٱلۡأٓخِرَةِۗ وَيَسۡـَٔلُونَكَ عَنِ ٱلۡيَتَٰمَىٰۖ قُلۡ إِصۡلَاحٞ لَّهُمۡ خَيۡرٞۖ وَإِن تُخَالِطُوهُمۡ فَإِخۡوَٰنُكُمۡۚ وَٱللَّهُ يَعۡلَمُ ٱلۡمُفۡسِدَ مِنَ ٱلۡمُصۡلِحِۚ وَلَوۡ شَآءَ ٱللَّهُ لَأَعۡنَتَكُمۡۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ

(219) കള്ളിനെയും, "മൈസിറി' നെ (ചൂതാട്ടത്തെ) യും കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക: "ആ രണ്ടിലും വലിയ കുറ്റ (ദോഷ) -വും, മനുഷ്യർക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ കുറ്റ (ദോഷ) -മാകട്ടെ, അവയുടെ പ്രയോജനത്തെക്കാൾ വലുതാകുന്നു'. എന്താണവർ ചിലവഴിക്കേണ്ടതെന്നും അവർ നിന്നോട് ചോദിക്കുന്നു. പറയുക: സൗകര്യപ്പെട്ടത് (ശിഷ്ടം) ഇപ്രകാരം, അല്ലാഹു നിങ്ങൾക്ക് "ആയത്ത്' (ലക്ഷ്യം) -കൾ വിവരിച്ചു തരുന്നു: നിങ്ങൾ ചിന്തിച്ചുനോക്കുവാൻ വേണ്ടി,- (220) ഇഹത്തിന്റെയും പരത്തിന്റെയും കാര്യത്തിൽ. അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക: "അവർക്ക് നന്മ വരുത്തൽ ഉത്തമമായ കാര്യമാകുന്നു: നിങ്ങൾ, അവരുമായി കൂടിക്കല(ർന്നു ജീവിച്ചുവ)-രുകയാണെങ്കിൽ, (അവർ) നിങ്ങളുടെ സഹോദരങ്ങളുമാകുന്നു. അല്ലാഹുവാകട്ടെ നാശമുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനിൽ നിന്ന് (വേർതിരിച്ച്) അറിയുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, നിങ്ങളെ അവൻ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യുമായിരുന്നു. "നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.' (219) അവർ നിന്നോട് ചോദിക്കുന്നു കള്ളിനെ (മദ്യത്തെ)- പ്പറ്റി മൈസിറിനെയും, (ചൂതാട്ടത്തെയും), പന്തയത്തെയും ق ُ ل ْ നീ പറയുക രണ്ടിലുമുണ്ട് ٌ ْ 6 ِ إ കുറ്റം, പാപം, ദോഷം ك َ ب ِ ير ٌ വലിയ ചില പ്രയോജന (ഉപകാര)-ങ്ങളും ل ِ لن َّ اس ِ മനുഷ്യർക്ക് രണ്ടിന്റെയും കുറ്റം (-പാപം -ദോഷം) അധികം വലുതാണ് അവയുടെ പ്രയോജനത്തെക്കാൾ അവർ നിന്നോട് ചോദിക്കുകയും ചെയ്യുന്നു م َ اذ َ ا എന്തൊന്ന് അവർ ചിലവഴിക്കും (ചിലവഴിക്കണം) എന്ന് ق ُ ل ِ നീ പറയുക മാപ്പ് (വിട്ടുവീഴ്ച) ചെയ്യാവുന്നത് (സൗകര്യപ്പെട്ടത്, ശിഷ്ടം) അതുപോലെ, ഇപ്രകാരം اللها അല്ലാഹു വിവരിക്കുന്നു ُ م ُ ! ل َ നിങ്ങൾക്ക് الآي َ ات ِ ആയത്ത് (ലക്ഷ്യംവചനം)-കളെ നിങ്ങളാകുവാൻ, ആയേക്കാം നിങ്ങൾ ചിന്തിക്കുക, ആലോചിച്ചു നോക്കുക (220) ഇഹത്തി (ന്റെ കാര്യത്തി)ൽ, ഇഹത്തെ സംബന്ധിച്ച് و َ الآخ ِ ر َ ة ِ പരത്തി(ന്റെ കാര്യത്തി)-ലും, പരത്തെപ്പറ്റിയും അവർ നിന്നോട് ചോദിക്കുകയും ചെയ്യുന്നു അനാഥകളെപ്പറ്റി ق ُ ل ْ നീ പറയുക إ ِ ص ْ لاح ٌ നന്മ വരുത്തൽ, നന്നാക്കിത്തീർക്കൽ, നന്മയുണ്ടാക്കൽ ْ ُ ജ ل َ അവർക്ക് خ َ ير ْ ٌ ഉത്തമമാണ്, നല്ലതാണ് നിങ്ങൾ അവരോട് കൂടിക്കലരുന്നുവെങ്കിൽ അപ്പോൾ നിങ്ങളുടെ സഹോദരങ്ങളാണ് ُ َّ اللها َ و അല്ലാഹു -അറിയും, അറിയുന്നു നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)-വനെ നന്മയുണ്ടാക്കുന്നവനിൽ നിന്ന് ഉദ്ദേശിച്ചിരുന്നെങ്കിൽ ُ َّ اللها അല്ലാഹു ُ م ْ ! لأع ْ ن َ ت َ നിങ്ങളെ അവൻ ബുദ്ധിമുട്ടി (വിഷമിപ്പി)-ക്കുകതന്നെ ചെയ്യുമായിരുന്നു َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ع َ ز ِ يز ٌ പ്രതാപശാലിയാകുന്നു ٌ ദ ح َ ك ِ അഗാധജ്ഞനാണ്, യുക്തിമാനായ َ ْ ر ധ "(ഖംറ്)' എന്ന വാക്കിന് കള്ള്, മദ്യം എന്നൊക്കെ അർത്ഥം പറഞ്ഞുവരുന്നു. അതിന്റെ ധാത്വാർത്ഥം നോക്കുമ്പോൾ മൂടുക അഥവാ മറയ്ക്കുക എന്നാണ് ഭാഷയിൽ അർത്ഥം. മദ്യം ബുദ്ധിയെ മൂടി മറക്കുന്നതുകൊണ്ട് അതിന് ആ പേർ വന്നു. സ്ത്രീകൾ തലമുടി മറക്കുവാൻ തലയിലിടുന്ന മക്കനക്ക് (തട്ടത്തിന്) ِ َ ار ٌധ (ഖിമാർ) എന്ന് പറയുന്നതും ഇതുപോലെതന്നെ. നമ്മുടെ നാട്ടിൽ പനവർഗങ്ങളുടെ നീരിൽ നിന്നുണ്ടാക്കപ്പെടുന്ന കള്ളിന്റെ സ്ഥാനം അറബികൾക്കിടയിൽ അക്കാലത്ത് മുന്തിരിച്ചാറിൽ നിന്നും, ഈത്തപ്പഴച്ചാറിൽ നിന്നും ഉണ്ടാക്കപ്പെടുന്ന കള്ളായിരുന്നു അധികം പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ, കള്ളിന്റെ ഇനങ്ങളിൽപെട്ട എല്ലാറ്റിനും ആ പേ ർ പറയപ്പെടും. എവിടെയും എല്ലാതരം കള്ളുകളും തന്നെയാണുദ്ദേശ്യം. അർത്ഥശങ്കക്കിടയില്ലാത്തവണ്ണം നബി അത് വ്യക്തമാക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: َ ر ധ ك ُ لُّ م ُ س ْ كر (മത്തുണ്ടാക്കുന്നതെല്ലാം കള്ളാകുന്നു. ബു; മു.) അപ്പോൾ, കള്ള്, മദ്യം, ചാരായം, വിസ്കി, ബ്രാണ്ടി, കഞ്ചാവ് തുടങ്ങിയ ഏതുപേരിൽ അറിയപ്പെടുന്നതായാ ലും ശരി, എല്ലാ വിധ ഇതിൽ ഉൾപ്പെടുമെന്നും, എല്ലാം നിഷിദ്ധമാ -ണെന്നുമുള്ളതിൽ സംശയമില്ല. ഒരു ഹദീഥിൽ നബി ഇങ്ങനെയും പറയുന്നു: "നിശ്ചയമായും, എന്റെ സമുദായത്തിൽ നിന്നുള്ള ചില മനുഷ്യർ കള്ളുകുടിക്കും. അവർ അതി ന് മറ്റു പേർ നൽകുന്നതാണ്.' (ദാ; ജ.) തിരുമേനിയുടെ ഈ പ്രവചനത്തിന്റെ പുലർച്ച ലോകം കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ِ 2 ْ 3 م َ (മൈസിർ) എന്ന വാക്കിനാണ് "ചൂതാട്ടം' എന്ന് അർത്ഥം കൽപിക്കപ്പെ ട്ടു വരുന്നത്. ഭാഷാപരമായിനോക്കുമ്പോൾ അതിന്റെ ധാത്വാർത്ഥം എളുപ്പവും വേഗവുമുള്ള വല്ല മാർഗത്തിലൂടെയും ധനം കൈക്കലാക്കുക ( പوسهو 23اخذا لمال ب ) എന്നത്രെ. എല്ലാതരം ചൂതുകളികളെയും പന്തയങ്ങളെയും ഉൾപ്പെടുത്തുന്ന ഒരു വാക്കാണത്. അതിനോട് തികച്ചും അനുയോജ്യമായ ഒരു ഒറ്റവാക്ക് മലയാളത്തിൽ കാണുന്നില്ല. നമ്മുടെ നാടുകളിലും നമ്മുടെ കാലത്തും ചില പ്രത്യേകതരം ചൂതാട്ടങ്ങളും, ഷോടതികളും, ഭാഗ്യക്കുറികളും, പന്തയങ്ങളുമെല്ലാം നിലവിലുള്ളതുപോലെ, ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് അറബികൾക്കിടയിലും ചില പ്രത്യേകതരം " മൈസിറു'കൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നുവെച്ച് അവ മാത്രമാണ് ഇവിടെ ദേ്ദശമെന്ന് പറയുവാൻ നിവൃത്തിയില്ല. ചൂതാട്ടങ്ങളും, പന്തയങ്ങളും, ഷോടതികളുമെല്ലാം തന്നെ നിഷിദ്ധങ്ങളാകുന്നു. ആകർഷകമോ, സുന്ദരമോ ആയ വല്ല പുതിയ പേരുകളും എന്തെങ്കിലും ചില യുക്തിന്യായങ്ങൾ പറഞ്ഞു ഒരു മുസ്ലിമിന് അവയിലൊന്നും പങ്കെടുക്കാവതല്ല. (ഇസ്ലാമിലെ മറ്റു ചില നിയമങ്ങളെപ്പോലെ, മദ്യപാനത്തെയും, ചൂതാട്ടങ്ങളെയും നിരോധിച്ചുകൊണ്ടുള്ള കൽപനയും പടിപടിയായിട്ടാണ് നട -പ്പാക്കപ്പെട്ടത്. അതിന്റെ ഒന്നാമത്തെ പടിയായിട്ടാണ് ഈ വചനം നിലകൊള്ളുന്നത്. രണ്ടിലും ചില ദോഷങ്ങളും ഗുണങ്ങളുമുണ്ട്. എന്നാൽ ദോഷമാണ് മികച്ചു നിൽക്കുന്നത്. അതു -കൊണ്ട് അത് രണ്ടും വർജ്ജിക്കുകയാണ് വേണ്ടത് എന്നാണിവിടെ അത് സംബന്ധിച്ച് പറഞ്ഞതിന്റെ സാരം. ഈ വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികൾ പലരും അവയിൽ നിന്ന് വിരമിച്ചുവെങ്കിലും ചിലർ വീണ്ടും തുടർന്നുകൊണ്ടിരുന്നു. മദ്യപിച്ചതിനെ തുടർന്ന് അൽപം ചില അനിഷ്ട സംഭവങ്ങൾ അവരിൽ നിന്നുണ്ടാകുകയും ചെയ്തു. നന്തരം, ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്കാരത്തെ സമീപിക്കരുതെന്ന് ( സൂറ: നിസാ-ഉ് 43ൽ) കൽപന വന്നു. പിന്നീടാണ് അവസാനം കർശനമായി നിരോധിച്ചുകൊണ്ടുള്ള കൽപന (മാ-ഇദഃ : 93, 94ൽ) അവതരിച്ചത്. കൂടുതൽ വിവരം അതാതിടത്തിൽവെച്ച് കാണാം.) ( ) മദ്യപാനികളിൽനിന്ന് സ്വന്തം കുടുംബങ്ങൾക്കും, അയൽക്കാർക്കും, നാട്ടുകാർക്കും അനുഭവപ്പെടുന്ന ശല്യങ്ങളും അക്രമങ്ങളും ആരെയും പറഞ്ഞറിയി -ക്കേണ്ടതില്ല. വാക്കേറ്റവും, അടിപിടിയും മാത്രമല്ല, നിയമലംഘനം, കളവ്, തോന്നിയവാസങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയ എല്ലാ നീചകൃത്യങ്ങൾക്കും മദ്യപാനം ഇടയാക്കുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കഷ്ട നഷ്ടങ്ങൾ പുറമെയും. ചൂതാട്ടങ്ങളുടെ കഥയും ഏറെക്കുറെ ഇതുതന്നെ. കള്ളുകുടി നിമിത്തം ദുർവ്യയം ശീലിക്കുന്നുവെങ്കിൽ, ചൂതാട്ടം നിമിത്തം അന്യരുടെ ധനം അന്യായമായി കൈക്കലാക്കലായിരിക്കും ലക്ഷ്യം. ലക്ഷ്യം പ്രാപിക്കാതെ വരുമ്പോൾ പാപ്പരത്തവും നേരിടും. ഇതെല്ലാംതെ ന്ന കുറ്റകരവും പാപകരവുമാണല്ലോ. ഇങ്ങനെയുള്ള ദോഷവശങ്ങളെ കാണ്ടാണ് (രണ്ടിലും വലിയ തെറ്റുണ്ട്) എന്ന് പറഞ്ഞത്. അതേ സമയത്ത് താൽക്കാലികമായ അവമൂലം ലഭിക്കുന്നു. ആനന്ദം, ഉൻമേഷം. ധൈര്യം, ദഹനശക്തി, ധനം നേടൽ, തൊഴിൽ സാധ്യത മുതലായവ. എല്ലാം താൽക്കാലികം മാ ത്രമാണെങ്കിലും അവ അതുമൂലം ലഭിക്കുന്ന പ്രയോജനങ്ങളാണല്ലോ. ഇത്തരം ഗുണങ്ങ ളെ ഉദ്ദേശിച്ചാണ് (മനുഷ്യർക്ക് ചില പ്രയോജനങ്ങളുണ്ട്) എന്ന് പറഞ്ഞത്. ഗു ണങ്ങളെക്കാൾ ദോഷങ്ങളാണ് കവിഞ്ഞുനിൽക്കുന്നതെന്ന് വെറും ഭൗതിക വീക്ഷണത്തിൽക്കൂടിമാത്രം അവയെ വിലയിരുത്തുന്നവർക്കുപോലും അറിയാവുന്നതാണ്. അതെ, ഭൗതിക ജീവിതത്തിലും, പാരത്രിക ജീവിതത്തിലും നേരിടുവാനിരിക്കുന്ന ദോഷങ്ങളാകട്ടെ, കൂടുതൽ ഭയങ്കരവും ഗൗരവതരവും തന്നെ. ചില ആളുകൾ ധരിക്കാറുള്ളതുപോലെ, ഗുണദോഷങ്ങളുടെ എണ്ണം നോക്കിയല്ലഗൗരവം പ്രയോജനത്തെക്കാൾ കുറ്റമാണ് അധികം വലുത് എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതെന്ന് മേൽവിവരിച്ചതിൽ നിന്നും മറ്റും സ്പഷ്ടമാണ്. മൂന്ന് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടികളുമാ ണ് ഈ വചനങ്ങളിൽ ഉള്ളത്. സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ചില അനേ്വഷണങ്ങളായിരുന്നു യഥാർത്ഥത്തിൽ ഈ ചോദ്യങ്ങൾ എന്നാണ് പല രിവായത്തുകളിൽ നിന്നുമായി മനസ്സിലാകുന്നത്. ഒരു പക്ഷേ, ചോദ്യം വാക്കാൽ ഉണ്ടായിട്ടില്ലെങ്കി ൽ തന്നെയും സന്ദർഭവും പരിതഃസ്ഥിതിയും നോക്കുമ്പോൾ, ആ വിഷയങ്ങളെക്കുറിച്ച് അറി -യുവാനുള്ള അവരുടെ ആഗ്രഹത്തെ മുൻനിറുത്തി ചോദ്യോത്തരരൂപത്തിൽ പ്രസ്താവിച്ചിരിക്കുകയാണെന്നും വരാവുന്നതാണ്. (അല്ലാഹുവിനറിയാം.) അഹ്മദ്, ഇബ്നു-അബീശൈബ, ഇബ്നു ഹുമൈദ്, അബൂദാവൂദ്, തിർമദീ, നസാ-ഈ, ഇബ്നു ജരീർ (റ) ന്നിവർ ഉദ്ധരിച്ച ഒരു രിവായത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "അല്ലാഹുവേ! ഞങ്ങൾക്ക് കള്ളിനെപ്പറ്റി മനസ്സമാധാനം നൽകുന്ന ഒരു വിവരണം നൽകേണമേ! കാരണം, അത് ധനത്തെയും, ബുദ്ധിയെയും നശിപ്പിക്കുന്നു, എന്ന് ഉമർ (റ) പറയുകയുണ്ടായി. പ്പോൾ, الخ َ م ْ ر والم َ . (അവർ നിന്നോട് കള്ളിനെയും ചൂതാട്ടത്തെയും കുറിച്ച് ചോദിക്കുന്നു) എന്ന വചനം അവതരിച്ചു. ഉമർ (റ) ഇത് ക്കട്ടപ്പോൾ വീണ്ടും അങ്ങനെ പറഞ്ഞു. എന്നിട്ട് സൂറത്തുന്നിസാ-ഇലെ 43--ാം വചനം അവത -രിച്ചു. അപ്പോഴും അദ്ദേഹം അങ്ങനെത്തന്നെ പറഞ്ഞു. അങ്ങനെ, സൂറത്തുൽ 93 , 94 വചനം അവതരിച്ചു. അതിൽ (നിങ്ങൾ വിരമിക്കുന്നോ?!) എന്നിടത്ത് എത്തിയപ്പോൾ അദ്ദേഹം; ഞങ്ങൾ വിരമിച്ചു! ഞങ്ങൾ വിരമിച്ചു! എന്ന് പറഞ്ഞു.' കള്ളിന്റെയും ചൂതാട്ടത്തിന്റെയും വിഷയത്തിലുള്ള വിധിയെന്താണെന്ന് ഞങ്ങൾ പറഞ്ഞുതരണമെന്ന് വേറെ ചിലരും നബി -യോട് ചോദിച്ചതായും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. ഇബ്നു ഇസ്ഹാക്വും, ഇബ്നു അബീഹാതിമ (റ) യും ഇബ്നു അബ്ബാസ് (റ)ൽ നിന്നുദ്ധരിച്ച ഒരു നിവേദനത്തിന്റെ സാരം ഇപ്രകാരമാണ്: "സ്വഹാബികളിൽപെട്ട ഒരു കൂട്ടരോട് അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ കൽപി -ക്കപ്പെട്ടു. അവർ നബി യുടെ അടുക്കൽ ചെന്ന് പറഞ്ഞു: ഞങ്ങളുടെ ധനത്തിൽനിന്ന് ചിലവഴിക്കേണ്ടുന്നത് എന്താണെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. അപ്പോൾ (അവർ എന്ത് ചിലവഴിക്കണം എന്ന് നിന്നോട് ചോദിക്കുന്നു) എന്ന വചനം അവതരിച്ചു. അതിനുമുമ്പ് ഒരാൾ അയാളുടെ ധനം (മുഴുക്കെ) ചിലവഴിച്ചു ഒന്നും ബാക്കിയാകാതെയും, അയാൾക്ക് ധർമം കിട്ടാത്തപക്ഷം ഭക്ഷണത്തിന് വകയില്ലാതെയും ഇരി -ക്കുമാറ് ചിലവചില രിവായത്തു -കൾ വേറെയും ഉണ്ട്. ഇതിൽ നിന്ന് ഈ രണ്ടാമത്തെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലായല്ലോ. തിനുള്ള മറുപടി (വിട്ടുവീഴ്ച ചെയ്യാവുന്നത്സൗകര്യപ്പെട്ടത്) എന്നാകുന്നു. ഞെരുക്കവും ബുദ്ധിമുട്ടും ഉണ്ടാക്കാത്തതും, അത്യാവശ്യം കഴിച്ച് മിച്ചമുള്ളതും എന്നാ -ണിതുകൊണ്ട് വിവക്ഷയെന്ന് താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളിൽ നി മനസ്സിലാക്കാം. എല്ലാവർക്കും അനുഷ്ഠാനത്തിൽ കൊണ്ടുവരുവാൻ സാധിക്കുന്നതും, പ്രായോഗികവും അതാണല്ലോ. ഒരാൾ കൂടുതൽ ത്യാഗസന്നദ്ധനായിക്കൊണ്ടും, ത ന്റെ ആവശ്യത്തെക്കാൾ മറ്റുള്ളവരുടെ ആവശ്യത്തിന് മുൻഗണന നൽകിക്കൊണ്ടും കൂടു -തൽ ചിലവഴിക്കുന്നപക്ഷം അത് നല്ലതും ഉത്തമവും തന്നെ. അൻസ്വാരികളായ സ്വഹാ -ബികളെ പ്രശംസിച്ചുകൊണ്ട് തങ്ങൾക്ക് അത്യാവശ്യമുണ്ടായിരുന്നാലും അവർ തങ്ങളുടെ ദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നു എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാണ്. (59: 9) ഒരാളോട് റസൂൽ ഇങ്ങനെ പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു: "നീ നിന്റെ ദേഹം കൊണ്ട് ആരംഭിക്കുക. അങ്ങനെ, അതിന് ധർമം ചെയ്യുക. എന്നിട്ട് വല്ലതും അത് നിന്റെ വീട്ടുകാർക്ക്. വീട്ടുകാരിൽ നിന്ന് വ ല്ലതും മിച്ചമായാൽ അത് നിന്റെ കുടുംബാംഗങ്ങൾക്കും, നിന്റെ കുടുംബങ്ങളിൽ നിന്നും ഇതാ, ഇങ്ങനെയും ഇങ്ങനെയും ചെയ്തുകൊള്ളുക'. (മുസ്ലിം.) അതായ ത് പിന്നീട് ഇഷ്ടപ്പെട്ടവർക്ക് കൊടുത്തുകൊള്ളുക എന്ന് സാരം. മറ്റൊരു ഹദീഥിൽ അവിടുന്ന് പറയുന്നു: "ആദമിന്റെ മകനേ (മനുഷ്യാ), മിച്ചമുളളത് ചിലവഴിക്കുന്നത് നിശ്ചയമായും നിനക്ക് നല്ല കാര്യമാണ്. അത് പിടിച്ചുവെക്കുന്നത് നിനക്ക് ദോഷവുമാണ്. ആവശ്യത്തിന് മാത്രമുള്ളതിനെപ്പറ്റി നീ ആക്ഷേപിക്കപ്പെടുന്നതല്ല. നിന്റെ പ്രാരാബ്ധത്തെ (നീ ചിലവഴിക്കുവാൻ ബാധ്യതപ്പെട്ട നിന്റെ ഭാര്യാമക്കളെ)-ക്കൊണ്ട് ആരംഭിക്കുക. ഉയർന്നു നിൽക്കുന്ന (കൊടുക്കുന്ന) കൈ, താണ് നിൽക്കുന്ന (വാങ്ങുന്ന) കയ്യിനെക്കാൾ ഉത്തമമാകുന്നു.' (മുസ്ലിം) മൂന്നാമത്തെ ചോദ്യം അനാഥക്കുട്ടികളുടെ വിഷയത്തിലാണ്. "ഏറ്റവും നല്ല മാർഗത്തിലൂടെയല്ലാതെ അനാഥകളുടെ സ്വത്തിനെ സമീപിക്കരുത്' (6: 152; 17: 34.) എന്നും, "അനാഥകളുടെ സ്വത്ത് അക്രമമായി തിന്നുന്നവർ അവരുടെ വയറ് നിറക്കുന്നത് അഗ്നി മാത്രമാണ്'. (4: 10) എന്നുമൊക്കെ അവതരിച്ചപ്പോൾ, അനാഥ -കളുടെ കൈകാര്യം നടത്തിവന്നിരുന്നവർക്ക് വളരെ വിഷമം തോന്നി. ഭക്ഷണപാനീയങ്ങളിൽപോലും അവരുമായി കൂടിക്കലരാതെ സൂക്ഷിക്കുമാറ് അവർ സ്വയം കർശനം സ്വീക -രിക്കുകയുണ്ടായി. ഈ നിലപാട് സഹിക്കുവാൻ കഴിയാതായപ്പോൾ, അവരിൽ നിന്നുണ്ടായ ചില അന്വേഷണങ്ങളാണ് ഈ ചോദ്യംകൊണ്ടുദ്ദേശ്യമെന്ന് അബൂദാവൂദ്, നസാ-ഈ, ഇബ്നുജരീർ (റ) മുതലായവർ ഉദ്ധരിച്ച പല രിവായത്തുകളിൽ നിന്നും മനസ്സിലാകുന്നു. ഇതിന് നൽകിയ മറുപടിയുടെ സാരം ഇങ്ങനെ മനസ്സിലാക്കാം:- സ്വത്തുക്കളിലാകട്ടെ, മറ്റു വിഷയങ്ങളിലാകട്ടെ, അനാഥകൾക്ക് നന്മയും അഭിവൃദ്ധിയും ഉണ്ടാകുന്ന ഏത് കാര്യവും ചെയ്യുന്നത് നിങ്ങൾക്കും അവർക്കും വ ളരെ നല്ലതാകുന്നു. അവർക്ക് ഇഹത്തിലും നിങ്ങൾക്ക് പരത്തിലും അതുമൂലം വലിയ പ്രയോജനം സിദ്ധിക്കുവാനുണ്ട്. ഇതൊരു പൊതു തത്വമാകുന്നു. എനി, നിങ്ങളും അവരും കൂട്ടുജീവിതം സ്വീകരിച്ചു വരുകയാണെങ്കിൽ, അതിന് വിരോ -ധമൊന്നുമില്ല. അവർ മതത്തിൽചിലപ്പോൾ കുടുംബത്തിലും -നിങ്ങളുടെ സഹോദരങ്ങളാ -ണല്ലോ. നിങ്ങളുടെ സ്നേഹത്തിലും ഇണക്കത്തിലും വരുമായി പെരുമാറുകയും, അവരുടെ ഗുണത്തിനും നന്മക്കും വേണ്ടി യത്നിക്കുകയും, അവർക്ക് നാശമോ നഷ്ടമോ വരുന്നത് സൂക്ഷിക്കുകയും വേണം. ഭക്ഷണപാനീയങ്ങൾപോലെയുള്ള നിത്യാവശ്യങ്ങളിൽ സഹോദരങ്ങൾ തങ്ങളുടെ സ്വത്തുക്കൾ നേ്യാന്യം കൂട്ടായി വിനിയോഗിക്കുന്നതുപോലെ, നിങ്ങൾക്കും ചെയ്യാവുന്നതാണ്. പ ക്ഷേ, അവർക്ക് ഉപദ്രവവും നഷ്ടവും വരുത്തുവാനോ, അവരുടെ ധനം ചൂഷണം നാ ഇടയാകരുത് എന്നേയുള്ളൂ. നിങ്ങൾ എന്തുചെയ്യുന്നു, നിങ്ങളുടെ ഉദ്ദേശ്യമെന്ത് നെ്നാക്കെ അല്ലാഹുവിന് നല്ലപോലെ അറിയാം. ഇത് നിങ്ങൾ ഓർമവെക്കണം. നി ങ്ങൾക്ക് പ്രാവർത്തികമാക്കുവാൻ കഴിയാത്ത നിയമങ്ങളും നിർബന്ധങ്ങളും ചുമത്തി നിങ്ങ ളെ ബുദ്ധിമുട്ടിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നൊക്കെയാണ് ആ മറുപടി യിൽ അല്ലാഹു പറഞ്ഞതിന്റെ താൽപര്യം.
2:221

وَلَا تَنكِحُواْ ٱلۡمُشۡرِكَٰتِ حَتَّىٰ يُؤۡمِنَّۚ وَلَأَمَةٞ مُّؤۡمِنَةٌ خَيۡرٞ مِّن مُّشۡرِكَةٖ وَلَوۡ أَعۡجَبَتۡكُمۡۗ وَلَا تُنكِحُواْ ٱلۡمُشۡرِكِينَ حَتَّىٰ يُؤۡمِنُواْۚ وَلَعَبۡدٞ مُّؤۡمِنٌ خَيۡرٞ مِّن مُّشۡرِكٖ وَلَوۡ أَعۡجَبَكُمۡۗ أُوْلَـٰٓئِكَ يَدۡعُونَ إِلَى ٱلنَّارِۖ وَٱللَّهُ يَدۡعُوٓاْ إِلَى ٱلۡجَنَّةِ وَٱلۡمَغۡفِرَةِ بِإِذۡنِهِۦۖ وَيُبَيِّنُ ءَايَٰتِهِۦ لِلنَّاسِ لَعَلَّهُمۡ يَتَذَكَّرُونَ

(221) (സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകൾ വിശ്വസിക്കുന്നത് വരേക്കും നിങ്ങൾ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാൾ നിങ്ങളെ അൽഭുതപ്പെടുത്തിയാലും ധ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും പ ശരി. ബഹുദൈവ വിശ്വാസികൾക്ക്, അവർ വിശ്വസിക്കുന്നതുവരേക്കും നിങ്ങൾ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാൾ നിങ്ങളെ അൽഭുതപ്പെടുത്തി (കൗതുകപ്പെടുത്തി) -യാലും ശരി. (കാരണം) അക്കൂട്ടർ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവൻ അവന്റെ ഉത്തരവ് ധ വിധി വിലക്കുകൾ പ മുഖേന സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും തന്റെ ആയത്ത് (ലക്ഷ്യം) കളെ മനുഷ്യർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവർ ഉറ്റാലോചിക്കുവാൻ വേണ്ടി. (221) നിങ്ങൾ വിവാഹം കഴിക്കരുത് ബഹുദൈവ വിശ്വാസിനികളെ അവർ വിശ്വസിക്കുന്നത് വരെ لأم َ ة ٌ വിശ്വാസിനിയായ ഒരു അടിമസ്ത്രീ തന്നെ خ َ ير ْ ٌ ഉത്തമം ഒരു ബഹുദൈവ വിശ്വാസിനിയെക്കാൾ അവൾ നിങ്ങളെ അൽഭുത (കൗതുക)-പ്പെടുത്തിയാലും നിങ്ങൾ വിവാഹം ചെയ്തുകൊടുക്കുകയും അരുത് മുശ്രിക്കുകൾക്ക് അവർ വിശ്വസിക്കുന്നതുവരെ സത്യവിശ്വാസിയായ ഒരു അടിമതന്നെ خ َ ير ْ ٌ ഉത്തമം ഒരു മുശ്രിക്കിനെക്കാൾ അവൻ നിങ്ങളെ ആശ്ചര്യ (കൗതുക)-പ്പെടുത്തിയാലും അക്കൂട്ടർ അവർ ക്ഷണിക്കുന്നു, അവർ വിളിക്കുന്നു َ സ الن َّ ار ِ إ ِ നരകത്തിലേക്ക് ُ َّ اللها َ و അല്ലാഹുവാകട്ടെ ക്ഷണിക്കുന്നു, വിളിക്കുന്നു സ്വർഗത്തിലേക്ക് പാപമോചനത്തിലേക്കും അവന്റെ അനുമതി മുഖേന അവൻ വിവരിക്കുകയും ചെയ്യുന്നു آي َ ات ِ ه ِ അവന്റെ ലക്ഷ്യം (വചനം)-കളെ ل ِ لن َّ اس ِ മനുഷ്യർക്ക് അവരാകുവാൻ വേണ്ടി, ആയേക്കാം അവർ ഉറ്റാലോചിക്കും, ഓർമവെക്കും. ഇത് മുതൽ ഏതാനും വചനങ്ങളിൽ, വൈവാഹികവും ഗാർഹികവുമായ തുറകളിൽ സത്യവിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന പല നടപടിച്ചട്ടങ്ങളും നിയമങ്ങളുമാണ് അല്ലാഹു പഠിപ്പിക്കുന്നത്. മു സ്ലിംകളായപുരുഷൻമാർ മുശ്രിക്കുകളായ സ്ത്രീകളെ വിവാഹം ചെയ്യുവാനും, മുസ്ലിം സ്ത്രീകളെ മുശ്രിക്കുകളായ പുരുഷൻമാർക്ക് വിവാഹം കഴിച്ചു കൊടുക്കുവാനും പാടി -ല്ലെന്ന് കൽപിച്ചുകൊണ്ട് മുസ്ലിംകളും അമുസ്ലിംകളും തമ്മിൽ വിവാഹബന്ധം ന ടത്തുന്നതിനെ അല്ലാഹു പാടെ നിഷിദ്ധമാക്കിയിരിക്കുകയാണ്. സൗന്ദര്യം, ധനം, ആഭിജാത്യം, ആകർഷകമായ പെരുമാറ്റം, യോഗ്യത, മുതലായ ഏതെങ്കിലും കാരണത്താൽ അവരിൽപ്പെട്ട ഒരു സ്ത്രീയോ പുരുഷനോ നിങ്ങളെ എത്ര തന്നെ ആകർഷിച്ചാലും അവ -രുമായി വിവാഹബന്ധം നടത്തിക്കൂടാ എന്നും, അതിനെക്കാൾ നല്ലത് സത്യവിശ്വാസികളായ അടിമകളുമായി വിവാഹബന്ധം നടത്തലാണെന്നും കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ, മുശ്രിക്കുകളെ (ബഹുദൈവ വിശ്വാസികളെ) സംബന്ധി മാത്രമാണല്ലോ അല്ലാഹു പറഞ്ഞത്പൊതുവെ അവിശ്വാസി (കാഫിറു)-കളെക്കുറി ഒന്നും സ്ഥിതിക്ക് മുശ്രിക്കുകളല്ലാതെ അവിശ്വാസി -കളുമായി വിവാഹബന്ധം നടത്തിക്കൂടേ? എന്ന് ചോദിക്കപ്പെട്ടേക്കാം. ഇതിന് മറുപടി:- (1) സത്യവിശ്വാസിനികളായ സ്ത്രീകൾ ഹിജ്റഃ വന്നാൽ അവരെ അവിശ്വാസി കൽപിച്ച ശേഷം സൂറത്തുൽ മുംതഹിനഃയിൽ അല്ലാഹു പറയുന്നു: الممتحنة : (ആ സ്ത്രീകൾ അവർ അവർക്കും - ആ അപ്പോൾ, മുശ്രിക്കുകളെ -പ്പോലെത്തന്നെയാണ് എല്ലാ കാഫിറു (അവിശ്വാസി)-കളുമെന്ന് വ്യക്തമാകുന്നു. (2) വിഗ്രഹാരാധനപോലെ പ്രത്യക്ഷമായ ശിർക്കുകൾ ഒരു പക്ഷേ കാണപ്പെട്ടില്ലെങ്കിൽ തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ശിർക്കി ൽ നിന്ന് ശുദ്ധമായ അവിശ്വാസികളെ കാണുകയില്ല താനും. (3) ഇരു കൂട്ടരും തമ്മിൽ വിവാഹബന്ധം പാടില്ലെന്ന് നിശ്ചയിച്ചതിലടങ്ങിയ തത്വം അല്ലാഹു തന്നെ വിവരിച്ചത്. "അവർ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്.' എന്നാണല്ലോ. അവിശ്വാസികളുടെ വിശ്വാസാചാരങ്ങളെല്ലാം തന്നെ നരകത്തിലേക്ക് വഴി തെളിയിക്കുന്നവയും സ്വർഗത്തിലേക്കുള്ള മാർഗം തടയുന്നതുമാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ, വേദക്കാരിൽ നിന്നുള്ള സ് ത്രീകളെ ചുരുക്കം ചില ഉപാധികളോടുകൂടി മുസ്ലിംകൾക്ക് വിവാഹം ചെയ്യാമെന്ന് സൂറത്തുൽ 6-ാം വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളും അമു -സ്ലിംകളും തമ്മിൽ വിവാഹബന്ധം സ്ഥാപിക്കുവാൻ പാടില്ലെന്നുള്ള പൊതു നിയമത്തിൽനിന്ന് ഇതുമാത്രമേ ഒഴിവാക്കപ്പെട്ടിട്ടുള്ളൂ. ഭൗതിക താൽപര്യങ്ങളുടെ ആഘാതം നിമിത്തം ചില ആധുനിക ചിന്താഗ -തിക്കാർ ഈ നിരോധത്തെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ, ഭാര്യാഭർത്താ -ക്കൾ ആദർശപ്പൊരുത്തം ഇല്ലാത്തപക്ഷം അവരുടെ വിവാഹബന്ധം ല്ലന്നും, അതാണ് അവർ നരകത്തിലേക്കും അല്ലാഹു സ്വർഗത്തിലേക്കും ക്ഷണിക്കുന്നുവെന്ന് പറ -ഞ്ഞതിന്റെ സാരമെന്നുമൊക്കെ പറഞ്ഞു ഈ നിയമത്തിന്റെ കാർക്കശ്യം ഒന്നു ലഘുവാക്കിക്കാണിക്കുവാൻ ശ്രമിക്കുന്നത് കാണാം. വാസ്തവത്തിൽ, വിവാഹബന്ധം വിജയകരമാകുകയെന്നത് ഇസ്ലാമിന്റെ ഉദ്ദേശ്യം തന്നെയാണെങ്കിലും അതിന്റെ വിജയപ -രാജയമല്ല ഈ നിരോധത്തിൽ പരിഗണിക്കപ്പെട്ടിരിക്കുന്ന യഥാർത്ഥ പശ്ചാത്തലം. സത്യവിശ്വാസത്തിലുള്ള ഐക്യവും അനൈക്യവുമാണ് അതിൽ പരിഗണിക്കപ്പെട്ടിരി -ക്കുന്നത്. ഈ വചനത്തിലെ വാക്കുകളിൽ നിന്നുതന്നെ അത് ആർക്കും മനസ്സിലാക്കാവു -ന്നതാകുന്നു. കേവലം വല്ല ആദർശത്തിന്റെയും ഐക്യത്തെക്കാൾ ഉപരിയാണ് മതത്തിലും വിശ്വാസത്തിലുമുള്ള യോജിപ്പ്. അതാണിവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നബി ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "നാല് വണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു: അവളുടെ ധനത്തിനുവേണ്ടിയും, കുല -മഹത്വത്തിനുവേണ്ടിയും, സൗന്ദര്യത്തിന് വേണ്ടിയും, മതത്തിന് വേണ്ടിയും. എന്നാൽ, മതമുള്ളവളെ (വിവാഹം കഴിച്ചു)-കൊണ്ട് നീ ഭാഗ്യം നേടിക്കൊള്ളുക. (അല്ലാത്ത പക്ഷം) നിന്റെ കൈകൾ മൺപുരളട്ടെ.' (ബു; മു.) അഥവാ നിനക്ക് നിർഭാഗ്യമായിരിക്കുമെന്ന് സാരം. മറ്റൊരു ഹദീഥിൽ തിരുമേനി പറയുന്നു: "ഇഹലോകം ഒരു വിഭവമ്രെ ത. ഇഹലോകവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സദ്വൃത്തയായ സ്ത്രീ (ഭാര്യ)-യാകുന്നു.' (മു.)
2:222–223

وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَۖ فَإِذَا تَطَهَّرۡنَ فَأۡتُوهُنَّ مِنۡ حَيۡثُ أَمَرَكُمُ ٱللَّهُۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّـٰبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ

نِسَآؤُكُمۡ حَرۡثٞ لَّكُمۡ فَأۡتُواْ حَرۡثَكُمۡ أَنَّىٰ شِئۡتُمۡۖ وَقَدِّمُواْ لِأَنفُسِكُمۡۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّكُم مُّلَٰقُوهُۗ وَبَشِّرِ ٱلۡمُؤۡمِنِينَ

(222) അവർ നിന്നോട് ആർത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: "അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാൽ ആർത്തവ (കാല)-ത്തിൽ നിങ്ങൾ സ്ത്രീകളെ വിട്ടുനിൽക്കുവിൻ. അവർ ശുദ്ധിയാകുന്നതുവരേക്കും നിങ്ങൾ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവർ ശുദ്ധിയായിത്തീർന്നാൽ, അല്ലാഹു നിങ്ങളോട് കൽപിച്ച വിധത്തിലൂടെ നിങ്ങൾ അവരുടെ അടുക്കൽ ചെന്നുകൊള്ളുവിൻ. നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു. (223) നിങ്ങളുടെ സ്ത്രീകൾ (ഭാര്യമാർ) നിങ്ങളുടെ കൃഷി (യിടം) ആകുന്നു. അതിനാൽ, നിങ്ങളുടെ കൃഷിയുടെ അടുക്കൽ നിങ്ങൾ എങ്ങനെ ഉദ്ദേശിച്ചുവോ (അപ്രകാരം) ചെന്നു കൊള്ളുക; നിങ്ങൾ നിങ്ങൾക്കുതന്നെ (വേണ്ടത്) മുൻകൂട്ടി ചെയ്തുവെക്കുകയും ചെയ്യുവിൻ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങൾ അവനുമായി കണ്ടുമുട്ടുന്നവരാണെന്ന് അറിയുകയും ചെയ്യുവിൻ. (നബിയേ) സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (222) അവർ നിന്നോട് ചോദിക്കുകയും ചെയ്യുന്നു ആർത്തവത്തെപ്പറ്റി, ഋതുകാലത്തെപ്പറ്റി ق ُ ل ْ നീ പറയുക ه ُ و َ അത് ى ً ذ َ أ ഒരു ഉപദ്രവമാണ്, ശല്യമാണ് (മ്ളേഛ്ചമാണ്) അതിനാൽ നിങ്ങൾ വിട്ടു (അകന്നു) നിൽക്കു- ِ ّ س َ اء സ്ത്രീകളെ ആർത്തവത്തിൽ, ഋതുകാലത്തിൽ അവരെ നിങ്ങൾ സമീപിക്കുകയും ചെയ്യരുത് അവർ ശുദ്ധിയാകുന്നത് വരെ എന്നിട്ട് (അങ്ങനെ) അവർ ശുദ്ധിയായിത്തീർന്നാൽ നിങ്ങളവരുടെ അടുക്കൽ ചെന്നുകൊള്ളുവിൻ വിധത്തിലൂടെ നിങ്ങളോട് കൽപിച്ച ُ َّ اللها അല്ലാഹു َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ അവൻ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും الت (പശ്ചാത്തപിച്ചു) മടങ്ങുന്നവരെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു ശുദ്ധി പ്രാപിക്കുന്നവരെ (223) നിങ്ങളുടെ സ്ത്രീകൾ ح َ ر ْ ث ٌ കൃഷി (വിളയിടം) ആകുന്നു ُ م ْ ! ل َ നിങ്ങൾക്ക്, നിങ്ങളുടെ അതിനാൽ നിങ്ങൾ ചെല്ലുവിൻ നിങ്ങളുടെ വിളക്കൽ, കൃഷിയുടെ അടുക്കൽ നിങ്ങൾ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ) നിങ്ങൾ മുൻകൂട്ടി (മുൻ ചെയ്തു വെയ്ക്കുകയും ചെയ്യുക) ُ م ْ ! لأن ْ ف ُ س ِ നിങ്ങളുടെ സ്വന്തങ്ങൾക്ക്, നിങ്ങൾക്കുതന്നെ اللها അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ അറിയുകയും ചെയ്യുക നിങ്ങൾ (ആകുന്നു) എന്ന് ُ هو ُ قلا ُ م അവനുമായി കണ്ടുമുട്ടുന്നവർ സന്തോഷം അറിയിക്കുകയും ചെയ്യുക സത്യവിശ്വാസികൾക്ക് ഇമാം അഹ്മദും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ ചുരുക്കം ഇങ്ങനെയാണ്: "സ്ത്രീകൾക്ക് ആർത്തവകാലമായാൽ യഹൂദികൾ അവരൊന്നിച്ച് ഭക്ഷണം കഴിക്കുകയോ, വീട്ടിൽ ഒന്നിച്ച് പെരുമാറുകയോ ചെയ്തിരുന്നില്ല. സ്വ ഹാബികൾ ഇതിനെപ്പറ്റി നബി യോട് ചോദിച്ചു. അപ്പോഴാണ് ഈ വചനം അവതരിച്ചത്. അങ്ങെ ന, സംഭോഗം ഒഴിച്ചുള്ളതെല്ലാം ചെയ്തുകൊള്ളാമെന്ന് നബി പറഞ്ഞു. ഇതുകേട്ടപ്പോൾ, ഈ മനുഷ്യന് നമ്മോട് എതിര് പ്രവർത്തിക്കണമെന്നേയുള്ളൂവെന്ന് യഹൂദി -കൾ പറയുകയുണ്ടായി. അതിൽ പ്രതിഷേധിച്ചുകൊണ്ട് ചില സ്വഹാബികൾ വന്ന് നബി യോട്: എന്നാൽ, നമുക്ക് സംഭോഗവും കൂടി നടത്തിയാലെന്താണെന്ന് എന്ന് ചോദി -ച്ചു. അപ്പോൾ നബി യുടെ മുഖഭാവം മാറി (ദേഷ്യപ്പെട്ടു)'. ഹിന്ദുക്കൾക്കിടയിലും യഹൂദികളെപ്പോലെ, ആർത്തവകാലത്ത് സ്ത്രീകളുമായി ഐത്തം ആചരിച്ചു വരുന്ന സ മ്പ്രദായം നിലവിലുണ്ട്. എല്ലാ കാര്യത്തിലുമെന്നപോലെ, ഈ വിഷയത്തിലും ഇസ്ലാം വസ്തുനിഷ്ഠമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആർത്തവം ഒരു ഉപദ്രവമാകുന്നു. അഥവാ മാലിന്യവും വൃത്തിഹീ -നവുമാണ്. അതുകൊണ്ട് ആർത്തവകാലത്ത് ഭാര്യമാരുമായി സമീപിക്കാതെ വിട്ടു നിൽക്കണമെന്ന് അല്ലാഹു സത്യവിശ്വാസികളോട് കൽപിക്കുന്നു. സമീപിക്കരു -തെന്ന് പറഞ്ഞതിന്റെ താൽപര്യം അവരുടെ അടുത്തൊന്നും ചെന്നുകൂടാ എന്നോ, അവർക്ക് ആ രെയും തീണ്ടുവാൻ പാടില്ലെന്നോ അല്ല. പ്രസ്തുത മാലിന്യ സ്ഥാനവുമായി ബന്ധപ്പെ ട്ട സമീപനംസംഭോഗംപാടില്ല എന്നാണെന്നും, മറ്റുള്ള സമീപനങ്ങൾക്കും സമ്പർക്കങ്ങൾ ക്കും വിരോധമില്ലെന്നും നബി തിരുമേനി യുടെ ഹദീഥുകളിൽ നിന്ന് വ്യക്തമായിരിക്കുന്നു. ആർത്തവരക്തം ഒരു മാലിന്യവസ്തുവാണെന്നല്ലാതെ, ആർത്ത -വമുള്ളപ്പോൾ സ്ത്രീകൾ മാലിന്യവതികളായിരിക്കുമെന്ന് അല്ലാഹു പ്രസ്താ -വിച്ചിട്ടില്ല. "ശുദ്ധിയാകുക' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം ആർത്തവരക്തം നിന്നുപോയശേഷം കുളിച്ചു കുളി നിർബന്ധമാണ് താനും. "അല്ലാഹു കൽപിച്ച വിധത്തിലൂടെ ചെല്ലുക' എന്ന് പറഞ്ഞതിന്റെ താൽപര്യം, മാനുഷികവും പ്രകൃതിപരമായ മര്യാദകളും, മതനിർദ്ദേശങ്ങളും ലംഘിക്കാത്ത വിധത്തിൽ സമീ - പിക്കുക എന്നത്രെ. ഭാര്യാഭർത്താക്കൾ തമ്മിലുള്ള ദാമ്പത്യജീവിതത്തെ പൊതുവിൽ ബാധിക്കുന്ന ഒരു കൽപനയാണിത്. അഥവാ ആർത്തവ ശുദ്ധിക്കുശേഷമുള്ള സമീപനത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കൽപനയല്ല. ബാഹ്യത്തിലുള്ളതും ശാരീരികവുമായ ഒരു അശുദ്ധിയാണ് ആർത്തവമെന്നും, അതിൽനിന്നുള്ള ശുദ്ധീകരണമാണ് കുളിയെന്നും വ്യക്തമാണല്ലോ. എന്നാൽ, അതുപോലെ ആന്തരികവും ആത്മീയവുമായ ചില മാലിന്യങ്ങളാണ് പാപങ്ങളെന്നും, അവയിൽ നിന്നുള്ള ശുദ്ധീകരണം പശ്ചാത്താപമാണെന്നും, രണ്ടുതരം ശുദ്ധീകരണങ്ങളെയും അല്ലാഹു ഇഷ്ടപ്പെടുന്നതാണെന്നും കൂടി അല്ലാഹു ഉണർത്തിയിരിക്കുന്നു. നിശ്ചയമായും, പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ശുദ്ധി പ്രാപിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു.' (നിങ്ങളുടെ സ്ത്രീകൾഭാര്യമാർനിങ്ങളുടെ കൃഷിയിടമാ - ണ്) എന്ന വാക്യം വളരെ മഹത്തായ ഒരു തത്വത്തെയാണ് ചൂണ്ടിക്കാട്ടു -ന്നത്. നിലം ശരിപ്പെടുത്തി വിത്തിടുകയും, വിത്ത് മുളച്ചു ഉൽപന്നങ്ങൾ വിളയുകയും ചെയ്യുന്നതാണല്ലോ കൃഷി. അപ്പോൾ, ഒരർത്ഥത്തിൽ കൃഷിയിടം തന്നെയാണ് ഭാര്യമാരും. കൃഷിയുടെ നന്മയും അനുകൂല സാഹചര്യങ്ങളും പൊതുവെ കർഷകന് ആനന്ദവും സന്തോഷവും ഉളവാക്കുന്നതായിരിക്കുമെങ്കിലും അതിൽ നിന്നുള്ള വിളവാണല്ലോ അവന്റെ ലക്ഷ്യം. അതുപോലെ സന്താനമാണ് ഈ കൃഷിയുടെ സാക്ഷാൽ ലക്ഷ്യം. മനുഷ്യവർഗം ഈ ലോകത്ത് നിലനിൽക്കുന്നതും, വളർന്നു വർദ്ധിക്കുന്നതും ഈ കൃഷിയിലൂടെയാകുന്നു. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമത്രെ അത്. കേവലം പ്രേമവികാരങ്ങളെയോ, ശാരീരികേ മാഹങ്ങളെയോ നിവൃത്തിയാക്കുവാനുള്ള ഒരു ഉപാധി പരിഗണ -നീയം ഉപരിയായ ആ ലക്ഷ്യത്തെ ഉന്നമാക്കിക്കൊണ്ടാണ് അല്ലാഹു വിവാഹ ബന്ധത്തെ കണക്കാക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ അർത്ഥം. തുടർന്നുള്ള വാക്യങ്ങളിലും അതിലേക്കുള്ള സൂചന കാണാം. വേറെ പല ക്വുർ-ആൻ വ ചനങ്ങളിൽ നിന്നും ഈ യാഥാർത്ഥ്യം വളരെ വ്യക്തമായിത്തന്നെ മനസ്സിലാകുന്നതുമാണ്. ഭാര്യമാർ കൃഷിയിടമാണെന്ന് പറഞ്ഞശേഷം, "അതുകൊണ്ട് നിങ്ങളുടെ കൃഷിയിടത്തിൽ നിങ്ങൾ ഉദ്ദേശിച്ച പ്രകാരം ചെന്നുകൊള്ളുക' എന്നുകൂടി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതെ, അവരുടെ അടുക്കൽ ചെല്ലുന്നതിൽ നിങ്ങൾക്കിഷ് ടപ്പെട്ട വിധമെല്ലാം സ്വീകരിക്കാമെന്ന് സാരം. എന്നാൽ, ഉൽപാദനത്തിനുപയുക്തമായ മാർഗങ്ങളിലൂടെയായിരിക്കണം കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതെന്നും, തിന് വിരുദ്ധമായ പ്രവേശങ്ങൾ ശരിയല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു അവ ന്റെ സൃഷ്ടിയായ മനുഷ്യർക്ക് പഠിപ്പിച്ചുകൊടുക്കുന്ന ദാമ്പത്യ പാഠങ്ങളും, അതി -നുപയോഗിച്ച വാക്കുകളും നോക്കുക! വളരെ ലളിതവും, മാന്യവും, ഹൃദ്യവുമായ ചുരുക്കം ചില വാക്കുകൾ! സ്നേഹവും കനിവും നിറഞ്ഞ ശൈലി! അല്ലാഹുവിൽ നിന്നല്ലാതെ ഇത്തരം അദ്ധ്യാപന ശൈലി എവിടെ കാണുവാനാണ്?! . الله ُ اكبر ഒരു മാതാവിന് അവളുടെ മുലകുടിക്കുന്ന പിഞ്ചോമനയോടുള്ളതിനെക്കാൾ കൃപയാണ് ല്ലാഹുവിന് അവന്റെ ഒരവസരത്തിൽ പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാകുന്നു. ശ്രദ്ധിക്കുക: "നിങ്ങൾ നിങ്ങൾക്കുതന്നെവേണ്ടി മുന്നൊരു ക്കം ചെയ്തുകൊള്ളണം, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം, അവനുമായി കണ്ടുമുട്ടേണ്ടി വരുമെന്ന് അറിഞ്ഞിരിക്കണം' എന്നൊക്കെ അല്ലാഹു ഉപദേശിക്കുന്നു. വൈവാഹിക ജീവിതത്തിലും മറ്റുമായി ശ്രദ്ധ ചെലുത്തിക്കൊണ്ട് സ്വന്തം ഭാ വി മറന്നു പോകരുത്. സൽക്കർമങ്ങൾ ചെയ്തും അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിച്ചുകൊണ്ടും ഭാവി വിജയത്തിനുള്ള മാർഗങ്ങൾ നേരത്തെക്കൂട്ടി ഒരുക്കിക്കൊണ്ടിരിക്കണം, മരണാനന്തരം അല്ലാഹുവിന്റെ മുമ്പിൽ ഹാജരായി അവന്റെ വിചാരണ നേരിടേണ്ടിവരുമെന്ന് സദാ ഓർമയുണ്ടായിരിക്കണമെന്ന് താൽപര്യം. لأن ْ ف ُ س ِ (നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ മുൻകൂട്ടി ചെയ്തുവെക്കുവിൻ) എന്ന വാക്യത്തിന് വ്യാഖ്യാനമാണ് മിക്ക വ്യാഖ്യാതാക്കളും നൽകിയിരിക്കുന്നത്. ഇബ്നു കഥീർ (റ) സൂചിപ്പിച്ച -തുപോലെ, അതിനുശേഷമുള്ള സൂക്ഷിക്കണമെന്നും, അവനുമായി കണ്ടുമുട്ടുമെന്നറിഞ്ഞിരിക്കണമെന്നുമുള്ള വ്യാഖ്യാനത്തിന് പിൻബലം നൽകുകയും ചെയ്യുന്നു. ഭാര്യമാരുമായുള്ള സമീപനത്തിൽനിന്ന് സൽകർമികളായ നല്ല സന്താനങ്ങൾ ജനിക്കുവാനും, അവർവഴി വംശപരമ്പര നിലനിൽക്കു -വാനുമായിരിക്കണം നിങ്ങളുടെ ആഗ്രഹം, അതിനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും വേണം . എന്നൊക്കെയാണ് ഈ വാക്യത്തിന്റെ താൽപര്യമെന്നത്രെ മറ്റ് ചില വ്യാഖ്യാ -താക്കളുടെ അഭിപ്രായം. ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന സന്ദർഭമാണിതെന്നുള്ളതിനെ ആസ്പദമാക്കിയാണ് ഈ അഭിപ്രായം. താഴെ ഉദ്ധരിക്കുന്ന ഹദീ -ഥിൽ കാണാവുന്നതുപോലെമരണശേഷവും മുറിഞ്ഞുപോകാത്ത ഒരു സൽകർമമാണ ല്ലോ നല്ല സന്താനം. എന്നിരിക്കെ, അതിനുവേണ്ടി ആഗ്രഹിക്കുന്നതും, പ്രാർത്ഥിക്കുന്നതും ഒരു നല്ല കർമം തന്നെയാണെന്നുള്ളതിൽ സംശയമില്ല. പക്ഷേ, അതുമാത്രമാണ് ഈ വാക്യകൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതിക്കൂടാ. റസൂൽ പറഞ്ഞതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "മനുഷ്യൻ മര -ണമടഞ്ഞാൽ, മൂന്ന് കാര്യങ്ങളെ സംബന്ധിക്കുന്നതല്ലാത്ത അവന്റെ കർമം (മുഴുവനും) മുറിഞ്ഞുപോകുന്നു. അതായത്, നടന്നുകൊണ്ടിരിക്കുന്ന ദാനധർമ -വും, ഉപകാരപ്രദമായ ജ്ഞാനവും, തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സദ്വൃത്തനായ സന്താനവും.' (മു.) റസൂൽ പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: "നിങ്ങളൊരാൾ തന്റെ വീട്ടുകാരുടെ (ഭാര്യയുടെ) അടുക്കൽ ചെല്ലുമ്പോൾ (സംയോ -ഗവേളയിൽ) ب ِ س ْ م ِ الل َّ ه ِ الل എന്ന് പറയുകയും, രണ്ടുപേർക്കുമിടയിൽ സന്താനം വിധിക്കപ്പെടുകയും ചെയ്യുന്നപക്ഷം, ആ സന്താനത്തിന് പിശാച് ഒരിക്കലും ഉപദ്രവം വരുത്തുകയില്ല' (ബു; മു.) ഈ പ്രാർത്ഥനയുടെ സാരം ഇതാകുന്നു: "അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവേ! ഞങ്ങളിൽ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ! ഞങ്ങൾക്ക് നീ നൽകുന്നതിൽ (സന്താനത്തിൽ ) നിന്നും പിശാചിനെ അകറ്റിത്തരേണമേ!' മേൽപറഞ്ഞ രണ്ടുമല്ലാത്ത വളരെ വിചിത്രമായ ഒരു അർത്ഥ വ്യാഖ്യാനം ഈ വാക്യത്തിന് ഒരു പണ്ഡിതൻ ഇപ്പോൾ നൽകിക്കാണുന്നു. അതിങ്ങനെയാണ്: "(കൃഷിസ്ഥലത്ത് ചെല്ലുമ്പോൾ മുൻകൂട്ടി വക്കുകയും ചെയ്യുക.' ഈ വാക്യത്തിന് ആ പണ്ഡിതൻ തന്നെ നൽകിയ വ്യാഖ്യാനം ചെല്ലുമ്പോൾ ഭാവിയെക്കുറിച്ച് ചിന്തിക്കണം. അതായത്, അതിൽ സന്താനങ്ങൾ ജനിക്കുമ്പോൾ അവരുടെ പരിപാലനത്തി നും പരിശീലനത്തിനും ചെയ്തുവെക്കണം. സന്താനങ്ങൾ ഉണ്ടാകുമ്പോൾ മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാൽ പോരാ എന്നർത്ഥം'. ക്വുർ-ആന്റെ പ്രസ് താവനകളെ കഴിവതും ഭൗതികജീവിതത്തിന്റെ വിജയത്തിലേക്ക് മുതൽകൂട്ടായി ചിത്രീകരിക്കുവാൻ ശ്രമിച്ചുകൊണ്ട് നടത്തപ്പെടുന്ന അർത്ഥ വ്യാഖ്യാനങ്ങളിൽ ഒന്നത്രെ ഇത്. മ നസ്സാക്ഷിയും നിഷ്പക്ഷബുദ്ധിയുമുള്ള ഏവർക്കും ഇതിന്റെ പിന്നിലുള്ള പ്രേരണ മന -സ്സിലാക്കാവുന്നതാണ്. അതെന്തായാലും ശരി, ചില വസ്തുതകൾ മുമ്പിൽവെച്ചു -കൊണ്ട് ഈ അർത്ഥവ്യാഖ്യാനമൊന്ന് പരിശോധിച്ചു നോക്കുക:-- നിങ്ങളുടെ സ്വന്തങ്ങൾക്ക്നിങ്ങൾക്കുതന്നെവേണ്ടി മുൻകൂട്ടി ചെയ്തുവെക്കണം لأن ْ ف ُ س ِ ) എന്നാണ് അല്ലാഹു പറഞ്ഞത്. ഇവർ പറയുന്നതാകട്ടെ, ഭാവിയിൽ ജനിക്കുവാൻ പോകുന്ന സന്താനങ്ങളുടെ പരിപാലനത്തിനും പരിശീലനത്തിനും ചെയ്തുവെക്കണമെന്നുമാണ്. ഈ ഒരുക്കങ്ങൾ ചെയ്തുവെക്കുന്നതാകട്ടെ,- ഇവർ പറഞ്ഞതനുസരിച്ചുതന്നെസ്ത്രീകളുടെ ടുക്കൽ ചെല്ലുമ്പോഴാണ് താനും. ഇതിന്റെ അർത്ഥം നമുക്ക് മനസ്സിലാകുന്നില്ല. വിവാഹത്തിനുമുമ്പ് തന്നെ ഈ ഒരുക്കം ചെയ്തുവെക്കെണമെന്നാണ് പറയുന്നതെങ്കിൽ അതിന് അൽപമെങ്കിലും സമ്മതിക്കാമായിരുന്നു. എനി, പാറ്റിവളർത്തുവാനും പരിശീലിപ്പിക്കുവാനുമൊക്കെയുള്ള വക മുൻകൂട്ടി കണ്ടുവെച്ച ശേഷമേ വിവാഹം കഴിക്കാവൂ എന്നോ, ഭാര്യമാരെ സമീപിക്കാവൂ എന്നോ അല്ലാഹുവും അവെ ന്റ റസൂലും കൽപിക്കുകയോ ഉപദേശിക്കുകയോ അതുമില്ല. നേരെമറിച്ച് സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യാൻ കഴിയാത്തവർക്ക് അടിമ സ്ത്രീകളെ വിവാഹം ചെയ്യാമെന്നും (4:25), അവിവാഹിതർക്കും നല്ലവരായ അടിമക ൾക്കും വിവാഹം ചെയ്തുകൊടുക്കണമെന്നും, അവർ ദരിദ്രരാണെങ്കിൽ അല്ലാഹു വഴിയെ അവർക്ക് ധന്യത നൽകിക്കൊള്ളുമെന്നും (24:32) അല്ലാഹു പറയുന്നു. വിവാഹം നടത്തുവാ ൻ കഴിവുള്ള യുവാക്കൾ വിവാഹം കഴിക്കണമെന്നും, കഴിവില്ലാത്തവർ നോമ്പ് പിടി -ക്കണമെന്നും നബി യും കൽപിച്ചിരിക്കുന്നു. (ബു; മു.) വിവാഹം ചെയ്യാൻ കഴിവുണ്ടായാൽ അത് ചെയ്യാമെന്നല്ലാതെ അതിൽ ഉണ്ടായേക്കാവുന്ന സന്താനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിവരുന്ന വക മുൻകൂട്ടി കണ്ടു വെച്ചിട്ടുവേണം അതെന്ന് ക്വുർ-ആനിലും ഹദീഥിലും പ്രസ്താവിച്ചിട്ടില്ല. ഇത്രയും പറഞ്ഞതിൽ നിന്നുതന്നെ ഇവരുടെ ഈ പുതിയ അർത്ഥവ്യാഖ്യാനം സത്യവിരുദ്ധമാണെന്ന് മനസ്സിലായല്ലോ.
2:224–225

وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ

لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغۡوِ فِيٓ أَيۡمَٰنِكُمۡ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتۡ قُلُوبُكُمۡۗ وَٱللَّهُ غَفُورٌ حَلِيمٞ

(224) നിങ്ങൾ നിങ്ങളുടെ സത്യങ്ങൾക്ക് അല്ലാഹുവിനെ ഒരു വിലങ്ങ് (തടസ്സം) ആകരുത്; അതായത്, നിങ്ങൾ പുണ്യം പ്രവർത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയും, മനുഷ്യർക്കിടയിൽ നന്മയുണ്ടാക്കുകയും ചെയ്യുന്നതിന്. അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (225) നിങ്ങളുടെ സത്യങ്ങളിൽ (മന:പൂർവ്വമല്ലാത്ത) വ്യർത്ഥവാക്ക് മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എങ്കിലും നിങ്ങളുടെ ഹൃദയങ്ങൾ (മന:പൂർവ്വം) പ്രവർത്തിച്ചുവെച്ചതുമൂലം അവൻ നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. (224) നിങ്ങൾ ആക്കരുത് َ َّ اللها അല്ലാഹുവിനെ ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി ُ م ْ ! لأي ْ م َ ان ِ നിങ്ങളുടെ സത്യങ്ങൾക്ക് നിങ്ങൾ നന്മ (പുണ്യം) ചെയ്യുന്നതിന് നിങ്ങൾ സൂക്ഷ്മത പാലിക്കുകയും നിങ്ങൾ നന്മ പ്രവർത്തിക്കുകയും, നന്നാക്കുകയും الن മനുഷ്യർക്കിടയിൽ ُ َّ اللها അല്ലാഹു കേൾക്കുന്നവനാകുന്നു ٌ ദ ع َ ل ِ അറിയുന്നവനാകുന്നു (225) നിങ്ങളെ പിടികൂടുകയില്ല ُ َّ اللها അല്ലാഹു ب ِ الل ّ َ غ ْ و ِ അനാവശ്യം (വ്യർത്ഥംപൊയ്വാക്ക്) മൂലം നിങ്ങളുടെ സത്യങ്ങളിൽ എങ്കിലും അവൻ നിങ്ങളെ പിടികൂടും സമ്പാദിച്ചത് (ചെയ്തുവെച്ചത്, പ്രവർത്തിച്ചത്) നിമിത്തം നിങ്ങളുടെ ഹൃദയങ്ങൾ ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ പൊറുക്കുന്നവനാണ് ٌ ദ ح َ ل ِ സഹനശീലനാണ് സൽക്കാര്യങ്ങൾ ചെയ്യുന്നതിനും, അല്ലാഹുവിന്റെ വിധിവിലക്കുക ൾ അനുസരിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സന്ധിയാക്കുക മുതലായ നല്ല പ്രവൃത്തികൾ ചെയ്യുന്നതിനും ഭംഗം വരുത്തത്തക്കവിധം അല്ലാഹുവിന്റെ പേരിൽ സത്യം ചെ യ്യരുത്. അഥവാ, അങ്ങനെവല്ല സത്യവും ചെയ്തുപോയാൽ, ആ സത്യത്തിൽ നിന്ന് വിരമിക്കുകയും ആ നല്ലകാര്യം നിർവഹിക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഹുവി ന്റെ നാമത്തിൽ സത്യം ചെയ്യുന്നത് അങ്ങനെയുള്ള കാര്യങ്ങൾക്ക് തടസ്സമാകുവാൻ പാടില്ല. ന്നൊക്കെയാണ് ആദ്യത്തെ വചനത്തിന്റെ സാരം. മനഃപൂർവ്വമല്ലാതെ, നാവിലൂടെ വന്നുപോകുന്ന സത്യവാക്യങ്ങളെ സംബന്ധിച്ചോ, സത്യം ചെയ്യുമ്പോൾ ഉദ്ദേശ്യപൂർവ്വമല്ലാ തെ വന്നുവശാകുന്ന അബദ്ധവാക്കുകളെപ്പറ്റിയോ അല്ലാഹു ശിക്ഷാനടപടി എടുക്കുകയില്ലെന്നും, നേരെമറിച്ച് മനസ്സറിഞ്ഞുകൊണ്ട് ഉദ്ദേശ്യപൂർവ്വം ചെയ്യുന്ന സത്യങ്ങളെ സംബന്ധിച്ചാണ് നടപടി എടുക്കുകയെന്നും രണ്ടാമത്തെ വചനത്തിൽ അറിയിക്കുന്നു. സംസാരമദ്ധ്യേ വികാരം മുതലായ കാരണങ്ങളാൽമനസ്സറിയാതെ വല്ല വാക്കുകളും വന്നുപോയേക്കും. ചില വ്യക്തികളുടെയും, ചില ഭാഷക്കാരു -ടെയും സംസാരങ്ങളിൽ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ "അല്ലാഹുവിനെത്തന്നെയാണ് ' എന്നി -ങ്ങനെയുള്ള സത്യവാക്യങ്ങളുടെ പ്രയോഗങ്ങൾ സുലഭമായിരിക്കും. ചിലേ പ്പാൾ, ഒരാൾ അയാളുടെ അറിവിനെ അടിസ്ഥാനമാക്കി ഇന്നകാര്യം ഇന്നപോലെ എന്ന് സത്യം ചെയ്തുപറഞ്ഞേക്കും. വാസ്തവം അതായിരിക്കുകയില്ല. ഇത്തരം സത്യങ്ങളുടെ യാ ഥാർത്ഥനില എന്താനമുക്ക് വിവരിച്ചു തരുകയാണ്. നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഒരാൾ ഒരു കാര്യത്തെപ്പറ്റി സത്യം ചെയ്തിട്ട് അതിനെക്കാൾ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കണ്ടാൽ, അവൻ അവെ ന്റ സത്യത്തിന് പ്രാ യശ്ചിത്തം ചെയ്യുകയും, ആ ഉത്തമമായ കാര്യം ചെയ്യുകയും ചെ യ്തുകൊള്ളട്ടെ.' പത്ത് സാധുക്കൾക്ക് ഭക്ഷണമോ, വസ്ത്രമോ കൊടുക്കുക, -അല്ലെങ്കിൽ ഒരു അടിമയെസ്വതന്ത്രമാക്കി വിടുക, അതിന് കഴിയാത്തപക്ഷം മൂന്ന് ദിവസം നോ മ്പ് നോൽക്കുക ഇവയാകുന്നു. (മാ-ഇദ: 92) വേറൊരു ഹദീഥ് ഇപ്രകാരമാകുന്നു; "ആദമിന്റെ മകന് (മനുഷ്യന്) സാധിക്കാത്ത വിഷയത്തിലാകട്ടെ, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന വിഷയത്തിലാകട്ടെ, കുടുംബബന്ധം മുറിക്കുന്നതി -ലാകട്ടെ, സത്യവും പാടില്ല, നേർച്ചയും പാടില്ല. ഒരാൾ, ഒരു കാര്യത്തിൽ ശപഥം ചെയ്തിട്ട് അതിനേക്കാൾ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കാണുന്നപക്ഷം, അതിനെ വിട്ടേച്ചു ആ ഉത്തമമായത് എടുത്തുകൊള്ളട്ടെ. ആ കാര്യം അവൻ ഉപേക്ഷിച്ചാൽ അതിന്്ര പായശ്ചിത്തം നൽകുകയും ചെയ്യേണ്ടതാണ്.' (ദ.) (റ) പ്രസ്താവിച്ചി -രുന്നതായി ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: "വ്യർത്ഥവാക്ക് ( لغو ) എന്ന് പറയുന്നത് തമാശയിലും, വിനോദത്തിലും മാത്രമാകുന്നു. അതായത് (സംസാരവശാൽ) "അല്ലാഹുവിനെത്തന്നെയാണ ഇല്ല' എന്നും, "അല്ലാഹുവിനെത്തന്നെയാണ അതെ' എന്നുമൊക്കെ മനുഷ്യൻ പറയലാകുന്നു. അതിൽ പ്രായശ്ചിത്തം ഇല്ല. ചെയ്യണമെന്ന് ഹൃ ദയംകൊണ്ട് ഉറപ്പിക്കുകയും, പിന്നീട് ചെയ്യാതിരിക്കുകയും ചെയ്യുന്നതി -ലാണ് പ്രായശ്ചിത്തമുള്ളത്.' اللها ً ة َ ض ْ ُ (അല്ലാഹുവിനെ നിങ്ങളുടെ സത്യങ്ങൾക്ക് ഒരു വിലങ്ങാക്കരുത്) എന്ന് തുടങ്ങിയ വാചകത്തിന് ഇങ്ങനെയും ഒരു വ്യാഖ്യാനം ചില ർ നൽകിയിട്ടുണ്ട്: പുണ്യം ചെയ്യുക, സൂക്ഷ്മത പാലിക്കുക, ജനങ്ങൾക്കിടയിൽ നല്ലത് പ്രവർത്തിക്കുക മുതലായ കാര്യങ്ങൾക്കുവേണ്ടി അല്ലാഹുവിനെ നാട്ടക്കുറിപോ ലെ ആക്കി സത്യം ചെയ്യരുത്. എന്നുവെച്ചാൽ, പ്രസ്തുത നല്ല കാര്യങ്ങൾ ചെയ്യുമെന്ന് അവന്റെ നാമത്തിൽ സത്യം ചെയ്തുകൊണ്ട് അവന്റെ നാമത്തെ വിലകെടുത്തരുത്, അത്യാ -വശ്യം നേരിടുമ്പോഴല്ലാതെ അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്യുന്ന സമ്പ്രദായം വർജ്ജിക്കേണ്ടതാണ് എന്ന് സാരം. സത്യം ചെയ്യൽ അധികരിപ്പിക്കുന്നതിനെപ്പറ്റി (68:10ൽ) ക്വുർ-ആനിലും, നബി വാക്യങ്ങളിലും ആക്ഷേപിച്ചിട്ടുള്ളതാണുതാനും.
2:226–227

لِّلَّذِينَ يُؤۡلُونَ مِن نِّسَآئِهِمۡ تَرَبُّصُ أَرۡبَعَةِ أَشۡهُرٖۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ

وَإِنۡ عَزَمُواْ ٱلطَّلَٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٞ

(226) തങ്ങളുടെ സ്ത്രീകളെ സംബന്ധിച്ച് (സംയോഗം ചെയ്കയില്ലെന്ന്) ശപഥം ചെയ്യുന്നവർക്ക് നാലുമാസത്തെ കാത്തിരിപ്പുണ്ടായിരിക്കും. എന്നാൽ, അവർ മടങ്ങിവരുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (227) അവർ വിവാഹമോചനത്തിന് തീർച്ചയാക്കുകയാണെങ്കിലോ, നിശ്ചയമായും, അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (226) യാതൊരുകൂട്ടർക്കുണ്ട് ഈലാ-ഉ് (ശപഥം) ചെയ്യുന്ന തങ്ങളുടെ സ്ത്രീകളെപ്പറ്റി കാത്തിരിക്കൽ മാസങ്ങൾ എന്നാൽ (എന്നിട്ട്) അവർ മടങ്ങിവന്നാൽ اللها എന്നാൽ, നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ദ ر َ ح ِ കരുണാനിധിയാണ് (227) അവർ തീർച്ചയാക്കിയെങ്കിൽ, ഉറച്ചെങ്കിൽ الطَّلاق َ ത്വലാക്വ്, വിവാഹമോചനം اللها എന്നാൽ നിശ്ചയമായും അല്ലാഹു َ ِ يع ٌ കേൾക്കുന്നവനാണ് ٌ ദ ع َ ل ِ അറിയുന്നവനാണ് (യു-അ്ലൂന) എന്ന ക്രിയയുടെ ധാതു ا ِ يلا َ ء (ഈലാ-ഉ്) എന്നാണ്. ശപഥം ചെയ്യുക എന്നത്രെ അതിന് ഭാഷയിൽ അർത്ഥം. ഭാര്യാഭർത്താക്കൾക്കിടയിൽ വല്ല അനിഷ്ടങ്ങളും ഉണ്ടാകുമ്പോൾ, മേലിൽ താൻ ഭാര്യയുമായി സംയോഗം നടത്തുകയില്ലെന്ന് ശപഥം ചെയ്യുന്ന ഒരു പതിവ് മുമ്പ് അറബികളിലുണ്ടായിരുന്നു . ഈ പ്രത്യേക ശപഥത്തിന്നാണ് "ഈലാ-ഉ്' എന്ന് മതത്തിന്റെ സാങ്കേതിക ഭാഷയിൽ പറയ -പ്പെടുന്നത്. ഇത് ചിലപ്പോൾ ഒരു നിശ്ചിത കാലം വരേക്കും, ചിലപ്പോൾ അനിശ്ചിത കാലത്തേക്കുമായിരിക്കും. ഇത് കേവലം വിവാഹമോചനമായി ("ത്വലാക്വാ'യി) കരുതപ്പെടാറുമില്ല. എങ്കിലും, സ്ത്രീകളുമായി സംസർഗം നടത്തായ്കമൂലം അവർക്കത് വി ഷമവും ഉപദ്രവവും വരുത്തുമല്ലോ. അതുകൊണ്ട് സംബന്ധിച്ച് ഇസ്ലാം ശ രീ-അത്തിൽ അനുവർത്തിക്കേണ്ടവിധി എന്താണെന്ന് ഈ വചനങ്ങളിൽ അല്ലാഹു അറിയിക്കു -ന്നു. ഒരാൾ തന്റെ ഭാര്യയെ സംബന്ധിച്ച് "ഈലാ-ഉ്' ചെയ്യുന്നപക്ഷം, പരമാവധി നാല് മാസം അവന് ഒഴിവ് നൽകാം. അതുവരെ അവന്റെ മേൽ നിയമനടപ -ടിയൊന്നും എടുത്തുകൂടാ. നാലുമാസം അതിന് മുമ്പ് ആ ശപഥത്തിൽ നിന്ന് മടങ്ങി പിൻമാറിയെങ്കിൽ നല്ലത്. അവന് അല്ലാ ഹു പൊറുത്ത് കൊടുത്തേക്കും. നാലുമാസം തികയുമ്പോൾ രണ്ടിലൊരുകാര്യം അനിവാര്യമായിത്തീരുന്നു. ഒന്നുകിൽ ശപഥം പിൻവലിച്ചു ഭാര്യയുമായി സംസർഗം പുനരാരംഭിക്കണം. അല്ലാത്തപക്ഷം അവളെ വിവാഹമോചനം ചെയ്തു വിട്ടയച്ചേക്കണം. വിവാഹമോചനത്തിന് തക്ക ഇല്ലേ എന്നിങ്ങനെയുള്ളതെല്ലാം അല്ലാഹു -വിന് ശരിക്കും അറിയാം. അതുകൊണ്ട് സൂക്ഷിച്ചുവേണം അത് ചെയ്യാൻ, എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. "നാലുമാസത്തെ കാത്തിരിപ്പുണ്ട് എന്നുപറഞ്ഞതിൽ നിന്ന് ചെയ്ത ഭർത്താവിന്റെ പേരിൽ ഭാര്യക്കോ മറ്റോ നിയമപരമായ നടപടികൾ സ്വീകരിക്കുവാൻ നാലുമാസം കഴിഞ്ഞേ പാടുള്ളുവെന്ന് വ്യക്തമാകുന്നു. "മടങ്ങൽ' വായകൊണ്ട് പറഞ്ഞാൽ പോരാ, പ്രവർത്തനം മൂലം നടപ്പിൽ വരുത്തേണ്ടതാണ്. ശപഥത്തിൽ നിന്ന് മടങ്ങുകയാണ് അഭികാമ്യമെങ്കിലുംമുൻവചനങ്ങളിൽ നിന്നും ഹദീഥുകളിൽ നിന്നും അറിയാലംഘിച്ചതിനുള്ള പ്രായശ്ചിത്തം كفار َ ة അവർ നൽകേണ്ടതുണ്ട് താനും. ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം അതുതന്നെ. "വിവാഹമോചനം ചെയ്യാൻ തീർച്ചയാക്കിയാൽ' എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാലുമാസം കഴിയുമ്പോഴും അവൻ തന്റെ ശപഥത്തിൽ നിന്ന് മടങ്ങാത്തപക്ഷം, അത് കേവലം വിവാഹമോചനമായിത്തീരുകയില്ലെന്നും, നിയമാനുസൃതം വിവാഹമോചനം വേറെത്തന്നെ ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം. നാലുമാസം കഴിയുന്നതോടെ ഭാര്യ ത്വലാക്വായി (വിവാഹമോചിതയാ -യി) പോകുമെന്നത്രെ ഉമർ, ഉഥ്മാൻ, അലി (റ) മുതലായ ചില സ്വഹാബികളുടെയും മറ്റും അഭിപ്രായം. സംബന്ധിച്ച ഈ വചനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാവുന്ന ചില കാര്യങ്ങളെ ചില മഹാൻമാർ ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്ന ത് ശ്രദ്ധേയമാകുന്നു. "ഈലാ-ഉ്' മുഖേനയല്ലെങ്കിലും തക്കതായ കാരണം കൂടാതെ കുറേ അധികകാലം ഒരു ഭർത്താവ് അയാളുടെ ഭാര്യയെ സമീപിക്കാതിരിക്കുവാൻ പാടില്ല. കവിഞ്ഞപക്ഷം സാധാരണനിലയിൽ ഭർത്താവിന്റെ സമീപനം കൂടാതെ ഒരു സ്ത്രീക്ക് നാലുമാസത്തിലധികം ക്ഷമിച്ചിരിക്കുവാൻ സാധ്യമല്ലെന്നാണ് ഈ വചനത്തിൽനിന്ന് മനസ്സിലാകുന്നത്.-ചില കാരണങ്ങളെ തുടർന്ന് ഉമർ (റ) ഇതിനെപ്പറ്റി സ്ത്രീകളോട് ആലോചന നടത്തിയതായും, ആ അടിസ്ഥാനത്തിൽ തന്റെ സൈന്യങ്ങളിൽ ആരെയും നാലുമാസത്തിലധികം കാലം വീടുവിട്ടുപോകുവാൻ താൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞതായും ഇമാംമാലിക് (റ) നിവേദനം ചെയ്തിരിക്കുന്നു. ഭർത്താക്കളോട് ഭാര്യമാർക്കുള്ളതുപോലെ, ഭാര്യമാരോട് ഭർത്താക്കൾക്കും ചില മര്യാദകൾ അടുത്ത വചനത്തിൽ പ്രസ്താവിച്ചു കാണാം. വിവാഹിതയും അവിവാഹിതയുമല്ലാത്ത വിധം സ്ത്രീകളെ ഇട്ട് കഷ്ടപ്പെടുത്തരുതെന്ന് അൽബ -ക്വറഃ 231--ാം വചനത്തിലും 4: 129 ലും കാണാവുന്നതുമാകുന്നു. "നിനക്ക് നിന്റെ വീട്ടുകാരോടും യും പ്രസ്താവിച്ചിരിക്കുന്നു. (ബു.) സത്യം ചെയ്യാതെയാണെങ്കിലും ശരി, ന്യായമായ വല്ല കാരണവും കൂടാതെ ഭാര്യാഭർത്തൃസംബന്ധം പാലിക്കാത്ത ഭർത്താവിനെപ്പറ്റി ഭാര്യക്ക് ന്യായധിപ സ്ഥാനത്ത് സങ്കടം ബോധിപ്പിക്കാവുന്നതും, അതിന് ന്യായാധിപൻ
2:228

وَٱلۡمُطَلَّقَٰتُ يَتَرَبَّصۡنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٖۚ وَلَا يَحِلُّ لَهُنَّ أَن يَكۡتُمۡنَ مَا خَلَقَ ٱللَّهُ فِيٓ أَرۡحَامِهِنَّ إِن كُنَّ يُؤۡمِنَّ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنۡ أَرَادُوٓاْ إِصۡلَٰحٗاۚ وَلَهُنَّ مِثۡلُ ٱلَّذِي عَلَيۡهِنَّ بِٱلۡمَعۡرُوفِۚ وَلِلرِّجَالِ عَلَيۡهِنَّ دَرَجَةٞۗ وَٱللَّهُ عَزِيزٌ حَكِيمٌ

(228) വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ അവരുടെ ദേഹങ്ങളുമായി (സ്വയം) മൂന്ന് (ആർത്തവശുദ്ധി) കൾ കാത്തിരിക്കണം. അവരുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ ഒളിച്ചുവെക്കൽ അവർക്ക് അനുവദനീയമാകുകയില്ല; അവർ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ. അതിൽ ധ ആ കാലത്തിൽ പ അവരെ മട(-ക്കിയെടു)-ക്കുന്നതിന് അവരുടെ വരൻമാർ കൂടുതൽ അവർ നന്മ വരുത്തുന്നതിനെ ഉദ്ദേശിച്ചെങ്കിൽ. അവരുടെ (ഭാര്യമാരുടെ) മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷൻമാർക്ക് വരെക്കാൾ ഒരു പദവി ഉണ്ട് -താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. (228) ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകൾ അവർ കാത്തിരിക്കണം, പ്രതീക്ഷിക്കണം തങ്ങളുടെ ദേഹങ്ങളുമായി ث َ لاث َ ة َ മൂന്ന് لُّ و َ لا അനുവദനീയമാകയില്ല َ ُ ن َّ അവർക്ക് അവർ ഒളിച്ചു (മറച്ചുമൂടി)-വെക്കൽ اللها അല്ലാഹു സൃഷ്ടിച്ചതിനെ അവരുടെ ഗർഭാശയ (ഗർഭപാത്ര)-ങ്ങളിൽ അവർ വിശ്വസിക്കുന്നവരാണെങ്കിൽ ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും അവരുടെ ഭർത്താക്കൾ കൂടുതൽ അവകാശപ്പെട്ടവരാണ് അവരെ മടക്കുവാൻ (മടക്കി എടുക്കുവാൻ) അവർ ഉദ്ദേശിച്ചാൽ إ ِ ص ْ لاح ً ا നന്മ വരുത്തുവാൻ, നന്നാക്കിത്തീർക്കൽ അവർക്കുണ്ട്, അവരോടുണ്ട് യാതൊന്നും പോലെയുള്ളത് അവരുടെമേൽ മര്യാദ (ആചാരംവഴക്കം) അനുസരിച്ച് പുരുഷൻമാർക്കുണ്ട് അവരുടെ മേൽ, അവരെക്കാൾ ഒരു പദവി, പടി ُ َّ اللها അല്ലാഹു പ്രതാപശാലിയാകുന്നു ٌ ദ ح َ ك ِ അഗാധജ്ഞൻ, യുക്തിമാൻ ق ُ ر ُ وء ٍ (ക്വുറൂ-ഉ്) എന്ന വാക്കിന്റെ ഏകവചനം ق ُ ر ْ ء ("ക്വുർ-ഉ്') എന്നത്രെ. ആദ്യത്തെ അക്ഷരത്തിന് അകാരം ( ف َ تح ) നൽകി എന്നും ഉപയോഗിക്കാറുണ്ട്. ഇതിന്റെ സാക്ഷാൽ അർത്ഥം, ശുദ്ധി അവസാനിച്ച ശേഷം ആർത്തവത്തിൽ പ്രവേശിക്കുകയാണെന്നും, ശുദ്ധിയെ ഉദ്ദേശിച്ചും ആർത്തവത്തെ ഉദ്ദേശിച്ചും അത് ഉപേ യാഗിക്കപ്പെടുമെന്നും ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒരു നിശ്ചിത കാലത്ത് സംഭവിക്കാറുള്ള ഒരു കാര്യം സംഭവിക്കുകയോ, ഒരു നിശ്ചിതകാലത്ത് അവസാനിക്കാറുള്ള ഒരു കാര്യം അവസാനിക്കുകയോ ചെയ്യുന്ന സമയം എന്നാണ് ഭാഷയിൽ അതിനർത്ഥമെന്നും, അതിനാൽ ആർത്തവമുണ്ടാകുന്ന സമയത്തിനും, ശുദ്ധിയുണ്ടാകുന്ന സമയത്തിനും ആ വാക്ക് അറബികൾ ഉപയോഗിച്ചുവരുമെന്നും ഇമാം ഇബ്നുജരീറും (റ) പ്രസ്താവിച്ചിരിക്കുന്നു. വാക്കർത്ഥമെന്തായാലും ശുദ്ധിയുടെ സമയമെന്നും, ആർത്തവത്തിന്റെ സമയമെന്നുമുള്ള രണ്ട് വിപരീതാർത്ഥങ്ങളിലും ആ വാക്ക് രണ്ടിലേതാണ് ഇവിടെ വിവക്ഷ എന്നുള്ളതിൽ സഹാബികൾ മുതൽക്കേ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസം കാണാം. ശുദ്ധികാലം എന്ന അഭിപ്രായത്തിനാണ് ഇവിടെ മുൻഗണന കാണുന്ന -ത് . നെത്തുടർന്നായാലും അല്ലെങ്കിലും ശരി, ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകൾ മൂന്ന് "ക്വുർ-ഉ്' കാലം കാത്തിരിക്കേണ്ടതുണ്ട്. ഈ കാത്തിരിപ്പിനാണ് عِدة (ഇദ്ദഃ) എന്ന് പറയപ്പെടുന്നത്. ശുദ്ധികാലമാണ് കൊണ്ടുദ്ദേശ്യമെന്നുവെക്കുമ്പോൾ, ശുദ്ധികാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട രു സ്ത്രീയുടെ ഇദ്ദഃ അതിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആർത്തവം തുടങ്ങുന്നതോടെ വസാനിക്കുന്നു. അതായത്, വിവാഹമോചനം നടക്കുമ്പോഴുള്ള ശുദ്ധിയും , ഒന്നാമത്തെ ആർത്തവത്തിന് ശേഷവും രണ്ടാമത്തെ ആർത്തവത്തിനു ശേഷവും ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ക്വുർ-ഉകൾ. എനി, കൊണ്ടുദ്ദേശ്യം ആർത്തവ -മാണെന്നുവെക്കുകയാണെങ്കിൽ, മൂന്നാമത്തെ ആർത്തവം കഴിഞ്ഞു അടുത്തു ശുദ്ധി ആരംഭി -ക്കുമ്പോഴേ മൂന്ന് പൂർത്തിയാകുകയുള്ളൂ. (ആർത്തവകാലത്ത് സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നത് തെറ്റാണെന്നും മറ്റുമുള്ള വിവരങ്ങൾ സൂ: ത്വലാ ക്വ് ആദ്യവചനത്തിലും അതിന്റെ വ്യാഖ്യാനത്തിലും പ്രസ്താവിച്ചിട്ടുണ്ട്. ട നോക്കുക.) സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീകൾ ഇദ്ദഃ ആചരിക്കേണ്ടതില്ല എന്ന് 33:49 ലും ആർത്തവം ഉണ്ടായിട്ടില്ലാത്തവരോ, ആർത്തവം നിലച്ചുപോയിട്ടുള്ളവരോ ആയ സ്ത്രീകളുടെ ഇദ്ദഃ മൂന്നുമാസമാണെന്നും, ഗർഭിണികളുടെ ഇദ്ദഃ അവ -രുടെ പ്രസവം വരെ ആണെന്നും 65: 4ലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവർ സംയോ ഗം നടന്നിട്ടുള്ളവരും, ആർത്തവരക്തമുണ്ടാകാറുള്ളവരും, ഗർഭമില്ലാത്തവരുമായ സ്ത്രീകളുടെ ഇദ്ദയെക്കുറിച്ചാണ് മൂന്ന് എന്നിവിടെ പറഞ്ഞ വിധിയെന്ന് മനസ്സി -ലാക്കാവുന്നതാണ്. الخ (അവരുടെ ഗർഭായങ്ങളിൽ അല്ലാഹു സൃഷ്ടിച്ചതിനെ അവർ ഒളിച്ചുവെക്കുവാൻ പാടില്ല.) എന്ന് പറഞ്ഞതിന്റെ താൽപര്യം, അവർക്ക് ഗർഭം ഉെണ്ടന്ന് കണ്ടാൽ അതും, ആർത്തവം ഉണ്ടായാൽ അതും മൂടിവെക്കരുതെ -ന്നാകുന്നു. ഏതെങ്കിലും സ്വാർത്ഥമോ പ്രേരണയോ നിമിത്തം ചിലപ്പോൾ, ഇദ്ദഃകാലം വേഗം അവസാനിക്കണമെന്നോ, കഴിവതും നീണ്ടുപോകണമെന്നോ അവർക്ക് ആഗ്രഹം തോന്നിയേക്കുവാനും, അതനുസരിച്ച് അവർ യഥാർത്ഥം മറച്ചുവെക്കുവാനും ഇടയായേക്കും. അതുകൊണ്ടാണ് ഈ കാര്യം അല്ലാഹു പ്രത്യേകം വിലക്കിയിരിക്കു -ന്നത്. അതുമൂലം സംഭവിക്കാവുന്ന ഭവിഷ്യത്താകട്ടെ, വലുതുമായിരിക്കും. മ ടക്കി എടുക്കലും പുതിയ വിവാഹം നടത്തലുമെല്ലാം ഇദ്ദഃയെ ആശ്രയിച്ചാണല്ലോ നടക്കുക. ബാഹ്യമായ തെളിവനുസരിച്ചേ നിയമ നടപടികൾ എടുക്കുവാനും വഴിയുള്ളൂ. അതിനും പുറമെ, അക്കാര്യങ്ങൾ മിക്കവാറും സ്ത്രീകൾക്ക് മാത്രം അറിയാവുന്നതും, പരക്കെ അറിയാൻ കഴിയാത്തതുമാണ് താനും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് വളെ ര ഗൗരവ സ്വരത്തിൽ "അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ اللها خلآا ) എന്നുകൂടി താക്കീത് നൽകിയിരിക്കുന്നത്. ഒളിച്ചുവെക്കുന്നത് വമ്പിച്ച തെറ്റും ശിക്ഷാർഹവുമാണെന്നത്രെ ഈ വാക്ക് സൂചിപ്പി -ക്കുന്നത്. ഏതെങ്കിലും കാരണത്താൽ വിവാഹമോചനം ചെയ്തശേഷം, അതു -വേണ്ടിയിരുന്നില്ലെന്ന് ഖേദിക്കലും, അല്ലെങ്കിൽ ആ കാരണം അവസാനിച്ചിരിക്കെ ക്കാണ്ട് മേലിൽ തങ്ങൾക്ക് യോജിച്ചു പോകാമായിരുന്നുവെന്ന് തോന്നലും മനുഷ്യസഹജമായ സ്വഭാവിവാഹമോചനം ചെയ്ത ഭർത്താവിന് ഇദ്ദഃകാലം കഴിയുംമുമ്പ് അവളെ വീണ്ടും പഴയ വിവാഹത്തിലേക്ക് മടക്കിയെടുക്കുവാൻ അല്ലാഹു ഇസ്ലാമിൽ നിയമപരമായിത്തന്നെ അവസരം നൽകിയിരിക്കുന്നു. പു തിയൊരു വിവാഹത്തെക്കാൾ നല്ലത് അതാണെന്നും, കഴിവതും മടക്കി എടുക്കുകയാണ് നല്ല -തെന്നും സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതാണ് മടക്കി എടുക്കുവാൻ അവരുടെ വരൻമാർ കൂടുതൽ അവകാശപ്പെട്ടവരാകുന്നു' എന്ന് പറഞ്ഞത്. എന്നാൽ, രണ്ടുപ്രാവശ്യം വിവാഹമോചനം നടത്തുകയും, മടക്കി എടുക്കുകയും ചെയ്തുകഴിഞ്ഞശേഷം മൂന്നാമതും വിവാഹമോചനം ചെയ്യുന്നപക്ഷം ഈ അവ -സരം നഷ്ടപ്പെട്ടുപോകുന്നതാണെന്ന് അടുത്ത വചനത്തിൽ കാണാവുന്നതാണ്. മടക്കി എടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്: മടക്കി എടു -ക്കുന്നത് വല്ല ദുരുദ്ദേശ്യവും വെച്ചുകൊണ്ടായിക്കൂടാ. മടക്കി എടുക്കുന്നത് കൊണ്ട് പ്രത്യേകം ഉപദ്രവമൊന്നും ഉണ്ടായിത്തീരുവാനും പാടില്ല. നന്മ വരുത്തണം. തമ്മിൽ നന്നായിത്തീരണം, തങ്ങളുടെ ഭാവി ഗുണകരമായിത്തീരണം എന്നൊക്കെയുള്ള ഉദ്ദേശ്യ -ത്തോടെയായിരിക്കണം മടക്കി എടുക്കുന്നത്. "അവർ നന്മ വരുത്തുവാൻ ഉദ്ദേശിച്ചെങ്കിൽ' എന്ന ഉപാധിയോടെയാണ് മടക്കി എടുക്കുവാനുള്ള അവകാശം അല്ലാഹു നൽകിയി -രിക്കുന്നതെന്ന് മടക്കി എടുക്കുന്നവരും, അതിന് പ്രേരിപ്പിക്കുന്നവരും ഓർത്തി -രിക്കേണ്ടതുണ്ട്. വല്ല ദുരുദ്ദേശ്യത്തോടുകൂടിയും ഒരാൾ മടക്കി എടുക്കുന്നപക്ഷം, അത് തെളിയിക്കുവാനും, അതിന്റെ പേരിൽ നിയമനടപടി എടുക്കുവാനും പ്രയാസമാണെ -ങ്കിലും അത് അല്ലാഹുവിന്റെ മുമ്പിൽ വെളിച്ചത്താകുമെന്നും, അല്ലാഹു അതിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അവർ ഓർത്തിരിക്കേണ്ടതുമാകുന്നു. തുടർന്നുകൊണ്ട് അല്ലാഹു അറിയിക്കുന്നു: ഭാര്യമാരുടെമേലു ള്ള ബാധ്യതപോലെ അവരോട് ഭർത്താക്കൾക്കും ബാധ്യതയുണ്ട് എന്ന്. വളരെ വിശാലവും അർത്ഥഗർഭവുമായ ഒരാശയമാണ് ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പൊതുവിൽ പറഞ്ഞാൽ അവർേ കവലം വീട്ടുസാധാനങ്ങളെപ്പോലെയോ, അടിമകളെപ്പോലെയോ, അല്ലെങ്കിൽ ആടുമാട് -കണക്കിലുള്ള ചില ജീവികളെപ്പോലെയോ മാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു കാ ലത്ത് സ്ത്രീകൾക്ക് അവരർഹിക്കുന്ന അവകാശങ്ങളെല്ലാം ഈ ഒരൊറ്റ വാക്യം കൊണ്ട് അല്ലാഹു വകവെച്ചുകൊടുത്തിരിക്കുകയാണ്. ഓരോ ഭാഗത്ത് നിന്നും മറ്റേ ഭാഗത്തോട് നിറവേറ്റേണ്ടുന്ന ബാധ്യതകൾ ഇന്നതൊക്കെയാണെന്ന് എണ്ണിപ്പറയുക പ്രയാസമാണ -ല്ലോ. മതദൃഷ്ട്യാ പ്രത്യേകം അറിയപ്പെട്ടതും, സദാചാരപരമായി പൊതുവെ റിയപ്പെട്ടതുമായ ബാധ്യതകളും, ഗാർഹികം, കുടുംബപരം, ദാമ്പത്യപരം, സാമ്പത്തി കം ആദിയായ തുറകളിൽ പരസ്പരം അനുവർത്തിക്കേണ്ടുന്ന ബാധ്യതകളും ഉണ്ടായിരിക്കും. ഇതെല്ലാം ഉൾക്കൊള്ളുമാറ് "ആചാരമര്യാദയനുസരിച്ച് എന്ന വിശേഷണം കൊണ്ട് അല്ലാഹു മതിയാക്കിയിരിക്കുന്നു. എല്ലാതരം ബാധ്യതകളും ഈ വാക്കിൽ ഉൾക്കൊള്ളുന്നുവെന്നുമാത്രമല്ല, ആ ബാധ്യതകൾ പാലിക്കുന്നത് ഓരോരുത്ത -രുടെയും കഴിവും പരിതഃസ്ഥിതിയും അനുസരിച്ച് വേണമെന്ന ഒരു സൂചനകൂടി ഇതിൽ കാണാം. സ്ത്രീകളോട് പുരുഷൻ നിറവേറ്റേണ്ടുന്ന ബാധ്യതകൾ ഏതാനും ചില فو ُ ْ Š م َ എന്ന വാക്കിന്റെ അർത്ഥോദ്ദേശ്യത്തെപ്പറ്റി 178--ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും വിവരിച്ചിട്ടുള്ളത് ഓർക്കുക. വിസ്തൃതിയെക്കുറിച്ച് നുമാനവും താഴെ കാണുന്ന ഉദ്ധരണികളിൽ നിന്ന് നമുക്ക് ലഭിക്കുന്നതാണ്:- 1. നിങ്ങൾക്ക് സ്ത്രീകളോടും, സ്ത്രീകൾക്ക് നിങ്ങളോടും ചില ക ഓർമിപ്പിച്ചുകൊണ്ട് നബി പറയുന്നു: "എന്നാൽ സ്ത്രീകളുടെമേൽ നിങ്ങളോടുള്ള കടപ്പാട്: നിങ്ങൾ ഇഷ്ടപ്പെടാത്തവരെ നിങ്ങളുടെ വിരുപ്പിൽ ചവി -ട്ടുവാൻ അവർ അനുവദിക്കരുത്. നിങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് നിങ്ങളുടെ വീടുകളിൽ അവർ അനുവാദം നൽകുകയും ചെയ്യരുത്. നിങ്ങളുടെമേൽ അവരോടുള്ള കടപ്പാട്: അവരുടെ വസ്ത്രങ്ങളിലും ഭക്ഷണത്തിലും നിങ്ങൾ അവർക്ക് നന്നാക്കിക്കൊടുക്കലാകുന്നു' (തി; ന; ജ) 2. ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി (റ) മറ്റുപലരും പ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "എനിക്കുവേണ്ടി ഭാര്യ അഴക് സ്വീകരിക്കുന്നത് എനിക്ക് ഇഷ്ടമുള്ളതുപോലെ, അവൾക്കുവേണ്ടി ഞാൻ അഴക് സ്വീകരിക്കുന്നതും ഞാൻ ഇഷ്ടപ്പെ -ടുന്നു. കാരണം അല്ലാഹു പറയുന്നു.: (അവരുടെ മേലുള്ളതുപോലെ ബാധ്യത അവരോടുമുണ്ട്.) 3. നബി പറയുന്നു: "ഒരു സത്യവിശ്വാസി ഒരു ഉരസലുണ്ടാകാതെ (ഈർഷ്യതയുണ്ടാക്കാതെ) ഇരുന്നുകൊള്ളട്ടെ. അവളിൽ നിന്ന് ഒരു സ്വഭാവം അവന് അനിഷ്ടമായെങ്കിൽ മറ്റൊരു സ്വഭാവം അവളിൽ നിന്ന് അവ ൻ തൃപ്തിപ്പെടുമായിരിക്കും.' (മു) 4. ഭാര്യയോട് ഭർത്താവിനുള്ള കടമയെപ്പറ്റി ഒരാൾ ചോദിച്ചേ പ്പാൾ നബി പറഞ്ഞു: "നീ ഭക്ഷിക്കുന്നതായാൽ അവൾക്കും ഭക്ഷണം നൽകുക. നീ വസ്ത്രം ധ രിക്കുന്നതായാൽ അവൾക്കും വസ്ത്രം നൽകുക. മുഖത്തടിക്കരുത്, ചീത്തവാ പറയരുത്, വീട്ടിൽവെച്ചല്ലാതെ അവളുമായി പിണങ്ങാതിരിക്കുക (പിണക്കം നിമിത്തം വീട് വിട്ടുപോകുവാൻ ഇടവരുത്താതിരിക്കുക) ഇവയാണത്.' ( അ; ദാ; ജ) 5. ഒരു ഹദീഥിൽ നബി പറയുന്നു: സത്യവിശ്വാസികളിൽ ഏറ്റവും വിശ്വാസം പൂർത്തിയായവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു . നിങ്ങളിൽ വെച്ച് ഉത്തമൻമാർ തങ്ങളുടെ ഭാര്യമാരോട് ഉത്തമൻമാരാകുന്നു.' (തി.) 6. സ്ത്രീകളിൽവെച്ച് നല്ലവൾ ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി പറഞ്ഞു: "അവൻ (ഭർത്താവ്) നോക്കിയാൽ അവന് സന്തോഷമുളവാക്കുകയും, അവൻ കൽപിച്ചാൽ അവനെ അനുസരിക്കുകയും, തന്റെ ദേഹത്തെയോ ധനത്തെയോ സംബന്ധിച്ച വിഷയത്തിൽ അവന് അതൃപ്തിയുണ്ടാകുന്ന വിധം എതിർ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവളാകുന്നു.' സ്ത്രീകൾക്ക് പുരുഷൻമാരോടുള്ളതുപോലെ പുരുഷൻമാർക്ക് സ്ത്രീകളോടും പറഞ്ഞപ്പോൾ, പുരുഷനും സ്ത്രീയും എല്ലാ ബാദ്ധ്യതയിലും സമനിലക്കാരാണെന്നോ, സ്ത്രീയുടെ മേൽ പുരുഷന് യാതൊരു നിയന്ത്രണാ -ധികാരവും ഇല്ലെന്നോ ധരിച്ചുപോകാതിരിക്കുവാൻ വേണ്ടി അടുത്തവാക്യത്തിൽ അല്ലാ ഹു പറയുന്നു: "പുരുഷൻമാർക്ക് അവരെക്കാൾ ഒരു പദവിയുണ്ടുതാനും ഈ പദവി എന്താണെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും സൂ: 34 ൽ നിന്ന് അത് വ്യക്തമാകുന്നതാണ്. പുരുഷൻമാർക്ക് പ്രകൃത്യാ അല്ലാഹു ചിലേ ശ്രഷ്ഠതകൾ നൽകിയിട്ടുള്ളതും, സ്ത്രീകളുടെ ചിലവുകൾക്ക് ധനം ചിലവഴിക്കു -ന്നത് പുരുഷൻമാരായതും നിയന്ത്രണവും രക്ഷാധികാരവും പുരുഷൻമാ ർക്കാണെന്നത്രെ അവിടെ അല്ലാഹു പറഞ്ഞതിന്റെ സാരം. (കൂടുതൽ വിവരം അവിടെവെച്ചുകാണാം. ) അല്ലാഹുവിന്റെ നിയമ നിർദ്ദേശങ്ങളെ വകവെക്കാത്ത -വരെ കീഴൊ -തുക്കുവാനും അവരുടെ മേൽ തക്ക നടപടി എടുക്കുവാനും അവന് കഴിയുമെന്നും, അവന്റെ നിയമനിർദ്ദേശങ്ങളെല്ലാം തന്നെ തികച്ചും യുക്തവും ന്യായവും മാത്ര -മായിട്ടുള്ളതാണെന്നും അതിൽ യാതൊരു ഭേദഗതിക്കും സ്ഥാനമില്ലെന്നും അവസാനം ചൂണ്ടിക്കാട്ടുന്നു: ُ َّ اللها (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.) സ്ത്രീകളുടെ അവകാശങ്ങൾ യഥാവിധി വകവെച്ചുകൊടുക്കുന്ന -തിൽപൊതുവെ നോക്കിയാൽപുരുഷൻമാർ എക്കാലത്തും വളരെ അമാന്തം കാണ്ടാണിരിക്കുന്നതെങ്കിലും, മുൻകാലത്തെപ്പോലെ അവരെ ആടുമാടുകെ ളപ്പോലെയോ, അടിമകൾ കണക്കെയോ കണക്കാക്കിവരുന്ന സമ്പ്രദായം ഇന്ന് അധികമൊന്നും കാണപ്പെടുമെന്ന് തോന്നുന്നില്ല. നേരെമറിച്ച് അവർക്ക് അനിയന്ത്രിതമായ സ്വാതന്ത്യ്രവും, യഥാർത്ഥത്തിൽ അവർ അർഹിക്കാത്ത അവകാശങ്ങളും നൽകപ്പെടുന്നതാണ് ഇന്ന് കൂടുതൽ ആപൽക്കരമായിട്ടുള്ളത്. സദാചാര രംഗത്തും, ധാർമിക രംഗത്തും മാത്രമല്ല, സാമൂഹ്യരംഗത്ത് പൊതുവെതന്നെയും ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അനർത്ഥങ്ങൾ ഭയങ്കരമാണ്. അല്ലാഹുവിൽ ശരണം! വിഭാഗം - 29
2:229–230

ٱلطَّلَٰقُ مَرَّتَانِۖ فَإِمۡسَاكُۢ بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖۗ وَلَا يَحِلُّ لَكُمۡ أَن تَأۡخُذُواْ مِمَّآ ءَاتَيۡتُمُوهُنَّ شَيۡـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِۖ فَإِنۡ خِفۡتُمۡ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيۡهِمَا فِيمَا ٱفۡتَدَتۡ بِهِۦۗ تِلۡكَ حُدُودُ ٱللَّهِ فَلَا تَعۡتَدُوهَاۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعۡدُ حَتَّىٰ تَنكِحَ زَوۡجًا غَيۡرَهُۥۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيۡهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِۗ وَتِلۡكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوۡمٖ يَعۡلَمُونَ

(229) "ത്വലാക്വ്' ധ വിവാഹമോചനം പ രണ്ട് പ്രാവശ്യമാകുന്നു (ഉള്ളത്). എന്നിട്ട് (പിന്നെ, ആചാര)-മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കിൽ നന്മ ചെയ്തുകൊണ്ട് പിരിച്ചയക്കുക. (--ഇതാണ് വേണ്ടത്). നിങ്ങൾ അവർക്ക് (ഭാര്യമാർക്ക്) കൊടുത്തിട്ടുള്ളതിൽ നിന്ന് യാതൊന്നും (തിരിച്ചു) വാങ്ങൽ നിങ്ങൾക്ക് അനുവദനീയമാകയില്ല; അവർ ധ ഭാര്യാഭർത്താക്കൾ പ രണ്ടുപേരും അല്ലാഹുവിന്റെ (നിയമ) അതിർത്തികളെ നിലനിറുത്തിപ്പോരുകയില്ലെന്ന് അവർ ഭയപ്പെടുന്നതായാലല്ലാതെ. എനി, അവർ രണ്ടുപേരും അല്ലാഹുവിന്റെ (നിയമ) അതിർത്തികളെ തങ്ങൾ നിലനിറുത്തിപ്പോരുകയിഛ ഭയപ്പെട്ടെങ്കിൽ, അപ്പോൾ, അവൾ യാതൊന്നു (കൊടുത്തു)-കൊണ്ട് സ്വയം മോചിതയാകുന്നുവോ അതിൽ രണ്ടുപേരുടെ മേലും തെറ്റില്ല. അത് (ഒക്കെയും) അല്ലാഹുവിന്റെ (നിയമ) അതിർത്തികളാകുന്നു; ആകയാൽ അവ യെ നിങ്ങൾ വിട്ടുകടക്കരുത്, ആർ അല്ലാഹുവിന്റെ (നിയമ) അതിർത്തികളെ വിട്ടു കടക്കുന്നുവോ അക്കൂട്ടർതന്നെയാണ് അക്രമികൾ. (230) എന്നിട്ട് (പിന്നെയും) അവൻ അവളെ ത്വലാക്വ് ധ വിവാഹമോചനം പ നടത്തിയെങ്കിൽ അവനല്ലാത്ത (വേറെ) ഒരു ഭർത്താവിനെ അവൾ വിവാഹം കഴിക്കുന്നതുവരേക്കും എനി അവൾ അവന് അനുവദനീയമാകുകയില്ല. എന്നിട്ട്, അവൻ (രണ്ടാമത്തേവൻ) അവളെ വിവാഹമോചനം നടത്തിയെങ്കിൽ,- അപ്പോൾ, അവർ രണ്ടുപേരും അന്യോന്യം മടങ്ങിവരുന്നതിന് അവരുടെ മേൽ തെറ്റില്ല; (അതെ) അവർ രണ്ടാളും അല്ലാഹുവിന്റെ (നിയമ) അതിർത്തികളെ തങ്ങൾ നിലനിറുത്തിപ്പോരുമെന്ന് വിചാരിക്കുകയാണെങ്കിൽ. അവ (ഒക്കെയും) അല്ലാഹുവിന്റെ (നിയമ) അതിർത്തികളാകുന്നു; അറിയുന്ന ജനങ്ങൾക്കുവേണ്ടി അവൻ അവ വിവരിച്ചുകൊടുക്കുകയാണ്. (229) الطَّلاق ُ വിവാഹമോചനം, ത്വലാക്വ് രണ്ട് പ്രാവശ്യം ആകുന്നു എന്നിട്ട് പിടിച്ചുവെക്കൽ (പിരിച്ചയക്കാതിരിക്കുക) ആചാരം (മര്യാദ) അനുസരിച്ച് അല്ലെങ്കിൽ പിരിച്ചയക്കുക, വേർപ്പെടുത്തുക, വിട്ടയക്കുക നന്മ ചെയ്തുകൊണ്ട് (നല്ലനിലക്ക്) ي َ ح ِ لُّ و َ لا അനുവദനീയമാകുകയില്ല ُ م ْ ! ل َ നിങ്ങൾക്ക് നിങ്ങൾ വാങ്ങൽ അവർക്ക് നിങ്ങൾ കൊടുത്തതിൽ നിന്ന് യാതൊന്നും അവർ രണ്ടുപേരും ഭയപ്പെടുന്നതായാലല്ലാതെ അവർ നിലനിർത്തുക (നടത്തിപോരുക)-യില്ലെന്ന് اللها അല്ലാഹുവിന്റെ അതിർത്തികളെ, പരിധികളെ എനി നിങ്ങൾ ഭയപ്പെട്ടുവെങ്കിൽ അവർ രണ്ടാളും നിലനിർത്തുകയില്ലെന്ന് اللها അല്ലാഹുവിന്റെ അതിർത്തികളെ, പരിധികളെ എന്നാൽ കുറ്റമില്ല, തെറ്റില്ല അവർ രണ്ടാളുടെയും മേൽ ف ِ يم َ ا യാതൊന്നിൽ അവൾ സ്വയം മോചിതയായി, തെണ്ടം നൽകി ب ِ ه ِ അതുകൊണ്ട്, അതുമൂലം ت ِ ل ْ ك َ അത്, اللها അല്ലാഹുവിന്റെ അതിർത്തികളാകുന്നു അതിനാൽ നിങ്ങളത് വിട്ടുകടക്കരുത്, അതിക്രമിക്കരുത് (ലംഘിക്കരുത്) ആരെങ്കിലും അതിക്രമിച്ചാൽ, വിട്ടുകടക്കുന്നപക്ഷം اللها അല്ലാഹുവിന്റെ അതിരുകളെ എന്നാൽ അക്കൂട്ടർ തന്നെ الظّ അക്രമികൾ (230) എന്നിട്ട് അവൻ അവളെ വിവാഹമോചനം ചെയ്താൽ َ ُ ت َ ح ِ لُّ ف َ لا  എന്നാൽ അവൾ അവന് അനുവദനീയമാകയില്ല പിന്നീട്, ശേഷം അവൾ വിവാഹം കഴിക്കുന്നത് വരെ ഒരു ഭർത്താവിനെ അവനല്ലാത്ത, അവനൊഴികെ എന്നിട്ട് അവൻ അവളെ വിവാഹമോചനം ചെയ്താൽ എന്നാൽ തെറ്റില്ല അവർ രണ്ടാളുടെ മേൽ അവർ രണ്ടാളും അന്യോന്യം മടങ്ങുന്നതിന് രണ്ടാളും വിചാരിച്ചെങ്കിൽ, ധരിച്ചാൽ രണ്ടാളും നിലനിറുത്തുമെന്ന് اللها അല്ലാഹുവിന്റെ അതിർത്തികളെ അവ, അതും اللها അല്ലാഹുവിന്റെ അതിർത്തികളാകുന്നു അവയെ അവൻ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു ഒരു ജനതക്ക് (ജനങ്ങൾക്ക്) വേണ്ടി അവർ അറിയും കഴിഞ്ഞ 224, 225 വചനങ്ങളിൽ സത്യത്തെ സംബന്ധിച്ച് ചില കാര്യങ്ങൾ ല്ലാഹു പ്രസ്താവിച്ചു. തുടർന്നുള്ള രണ്ട് വചനങ്ങളിൽ ഒരു പ്രത്യേകതരം സത്യമായ പ്രസ്താവിച്ചു. സന്ദർഭവശാൽ, അതിനോ ട് ബന്ധപ്പെട്ടുകൊണ്ട് ത്വലാക്വിനെ (വിവാഹമോചനത്തെ) സംബന്ധിച്ചും സ്പർശിക്കു -കയുണ്ടായി. അങ്ങനെ, 228--ാം വചനത്തിൽ, ത്വലാക്വ് സംബന്ധമായ നിയമങ്ങൾ വിവ -രിച്ച കൂട്ടത്തിൽ, ത്വലാക്വിനുശേഷം ഭാര്യയെ മടക്കി എടുക്കുന്നതിനെപ്പറ്റിയും, ഇദ്ദഃയെപ്പറ്റിയും സംസാരിച്ചു. അതിനെ തുടർന്ന് ഇവിടെ മടക്കി എടുക്കാവുന്ന ത്വലാക്വ് താണെന്നും, മടക്കി എടുക്കുവാൻ പാടില്ലാത്ത ത്വലാക്വ് ഏതാണെന്നും ത്വലാക്വ് നിർവ്വഹിക്കേണ്ടുന്നത് എങ്ങനെയായിരിക്കണമെന്നും മറ്റും വിവരിക്കുന്നു. ത്വലാക്വ് സംബന്ധമായി പ്രധാനപ്പെട്ട പല നിയമങ്ങളും ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇടക്കിടെ നാലഞ്ച് പ്രാവശ്യം അവയെപ്പറ്റി اللها (അല്ലാഹു നിശ്ചയിച്ച നിയമാതിർത്തികൾ) എന്ന് വിശേഷിപ്പിക്കുകയും, അവ ലംഘിക്കുന്നതിനെപ്പറ്റി കർശനമായ താക്കീത് നൽകുകയും നിയമങ്ങൾക്ക് അല്ലാഹു കൽപിച്ചിട്ടു ള്ള ഗൗരവമാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, ഇതൊക്കെയായിട്ടും മുസ്ലിം സമുദായം ഈ കർശനമായ നിയമാതിർത്തികൾ മിക്കതും ലംഘിക്കുകയും , മറികട -ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് അപാരമായ വ്യസനത്തോടുകൂടി പറയേണ്ടിവന്നിരിക്കുകയാണ്!( االله ّ المشتكى സفا ) അറബികൾക്കിടയിൽ നടപ്പിലുണ്ടായിരുന്ന പല നടപടി ചില പരിഷ്കാരങ്ങളോ, നിയന്ത്രണങ്ങളോ അംഗീകരിക്കുകയുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽപെട്ടതാണ് വിവാഹമോചനവും, അതിനുശേഷമുള്ള മടക്കി എടുക്കലും ( الط الرجعة ഒരാൾക്ക് അയാളുടെ ഭാര്യയെ എത്ര പ്രാവശ്യം വേണമെങ്കിലും വിവാഹമോചനം നടത്തുകയും മടക്കി എടുക്കുകയും ചെയ്യാൻ അന്ന് സ്വാതന്ത്യ്രമുണ്ടായിരുന്നു. ഇതുമൂലം സ്ത്രീകൾ വളരെയധികം ക ഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിയും വന്നിരുന്നു. വിവാഹം നിമിത്തം ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കുകയോ, വിവാഹമോചനം വഴി ലഭിക്കേണ്ടുന്ന സ്വാതന്ത്യ്രം ലഭിക്കുകയോ ചെയ്യാതെവിവാഹിതയോ, വിവാഹമോചിതയോ യാ സ്ത്രീകൾ ആയുഷ്ക്കാലം ഉന്തിനീക്കേണ്ടി വരുകയും പതിവായിരുന്നു. തമ്മിൽ വല്ല വഴക്കോ വക്കാണമോ കൂടുമ്പോൾ "ഞാൻ നിന്നെ ഒരു കാലത്തും ഏറ്റെടുക്കുകയുമില്ല, വിട്ടയക്കുകയുമില്ല' എന്ന് ചിലർ തുറന്നു പറയുക കൂടി ചെയ്തേക്കും. ഇസ്ലാമിന്റെ ആരംഭത്തിൽ അൻസ്വാരികൾക്കിടയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുകയും, ആ സ്ത്രീ നബി യുടെ അടുക്കൽ വന്ന് സങ്കടം ബോധിപ്പിക്കുകയും ചെയ്തതായി രി വായത്തുകൾ വന്നിട്ടുണ്ട്. ഈ നികൃഷ്ട സമ്പ്രദായത്തിന് അറുതി വരുത്തു -കയും, നീതിയുക്തവും ഉപകാരപ്രദവും പ്രായോഗികവുമായ നിയമങ്ങൾ വഴി അതി ന് നിയന്ത്രണം വരുത്തുകയും, അങ്ങനെ, അത്തരം അക്രമങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് സ്ത്രീ സമുദായത്തെ രക്ഷപ്പെടുത്തുകയുമാണ് ഈ വചനങ്ങൾ മുഖേന അല്ലാഹു ചെയ്തിരിക്കുന്നത്. ജാഹിലിയ്യാ കാലത്ത് അറബികളിൽ സ്ത്രീകളുടെ വിവാഹമോചന വിഷയത്തിൽ ഒരുതരം അരാജകത്വമായിരുന്നു ഉണ്ടായിരുന്നതെന്ന് മേൽ പ്രസ്താവിച്ചതിൽ നിന്ന് മനസ്സിലായല്ലോ. അതുപോലെയൊ, അതിലുപരിയായോ ഉള്ള രരാജകത്വം പരിഷ്കൃത യുഗമെന്ന് പറയപ്പെടുന്ന ഇക്കാലത്തുംക്രിസ്ത്യാനികൾക്ക് ബഹുഭൂരിപക്ഷമുള്ള യൂറോപ്യൻ നാടുകളിൽ പോലുംനടമാടിക്കൊണ്ടിരിക്കുന്നുണ്ട്. അതേ സമയത്ത് ക്രിസ്ത്യാനികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ബൈബ്ളിന്റെ നരെ മറിച്ചാണുള്ളതും. ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ, പിന്നീട് ഒരു കാരണവശാലും അവന് അവളെ വിവാഹമോചനം നൽകി വിടുവാൻ പാടില്ലാത്തതാ -ണ്. തമ്മിൽ യോജിക്കാതെ വേർപിരിഞ്ഞു താമസിക്കേണ്ടി വന്നാൽ പോലും രണ്ട് കൂട്ടർക്കും വിവാഹം കഴിക്കുവാൻ പാടില്ല. വിവാഹം കഴിക്കുന്നപക്ഷംപുരുഷനാവട്ടെ, വ്യഭിചാരമായി ഗണിക്കപ്പെടുന്നതുമാകുന്നു. (മത്തായി: 5ൽ 31, 32; ലൂക്കോസ്: 16ൽ 18:1. കൊരിന്ത്യർ: 7ൽ 10- 12 നോക്കുക) അൽപാൽപം വ്യത്യാസം കാണപ്പെടുമെങ്കിലും ഏറെക്കുറെ ഹിന്ദുമതാനുയായികളിലും ഇതുപോലെയുള്ള ന ടപടി ക്രമങ്ങളാണുള്ളത്. ഇസ്ലാമാകട്ടെ, പരസ്പര വിരുദ്ധങ്ങളായ ഈ രണ്ട് നയങ്ങൾക്കും മദ്ധ്യെമനുഷ്യപ്രകൃതിക്ക് അനുയോജ്യവും, പ്രായോഗിക ജീവിതത്തിന് നുയുക്തവുമായ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന വർക്കും മനസ്സിലാക്കാവുന്നതാകുന്നു. എനി നമുക്ക് ഈ വചനങ്ങളിലടങ്ങിയ മുഖ്യവിഷയങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാം. ومن الله التوفيق الطَّلاق ُ (ത്വലാക്വ്വിവാഹമോചനംരണ്ടുപ്രാവശ്യമാകുന്നു. ) ഇദ്ദ കാലത്ത് മടക്കിയെടുക്കാവുന്ന ത്വലാക്വ് രണ്ടുപ്രാവശ്യമാണുള്ളതെന്ന് സാരം. അല്ലാതെ, ഒരാൾക്ക് തന്റെ ഭാര്യയെ ആകെ രണ്ട് പ്രാവശ്യമേ ത്വലാക്വ് നടത്താവൂ എന്നല്ല അർത്ഥം. തുടർന്നുള്ള വാക്യങ്ങളിൽ നിന്ന് ഇത് സ്പഷ്ടമാണ്. എന്നുവെച്ചാൽ ഒന്നാമത്തെ പ്രാവശ്യം ത്വലാക്വ് നടത്തിയാൽ അതിന്റെ ഇദ്ദ കഴിയും മുമ്പായി ഭർത്താവിന് ഭാര്യയെ വിവാഹത്തിലേക്ക് മടക്കിയെടുക്കാം. ഇദ്ദ കഴിയുന്നതുവരെ മടക്കിയെടുക്കാതെ വിവാഹമോചനം നിലനിറുത്തുകയും ചെയ്യാം. മടക്കി എടുക്കു ന്ന പക്ഷം ആവശ്യം നേരിട്ടാൽ രണ്ടാമതും ത്വലാക്വ് നടത്താം. ഈ ശഷം ഭർത്താവ് രണ്ടാലൊന്ന് സ്വീകരിക്കുവാൻ ബാധ്യസ്ഥനായി: (സദാചാര മര്യാദപ്രകാരം അവളെ വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കിൽ നന്മചെയ്തുകൊണ്ട്നല്ല പിരിച്ചുവിടുക.) അതായത് അവളെ വിവാഹത്തിലേക്ക് മടക്കി എടുത്ത് നല്ല രൂപത്തിലും മര്യാദയനുസരിച്ചും പരുമാറിക്കൊണ്ട് കഴിഞ്ഞുകൂടുക. മടക്കി എടുക്കുന്നത് വല്ല ദുരുദ്ദേശ്യവും അവളുമായി സുഖകരമല്ലാത്ത പെരുമാറ്റം ആയിരിക്കരുത്. ഇതിന് തയ്യാറില്ലാത്തസാധിക്കാത്തപക്ഷം, നല്ല നിലക്ക് മാന്യമായ രീതിയിൽ അവളെ പിരിച്ചയക്കുക. ഈ രണ്ടിലൊന്ന് സ്വീകരിക്കുവാൻ ഭർത്താവ് നിർബന്ധിതനാകുന്നു. മേൽ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വസ്തുതക ളും വിശദീകരണങ്ങളും കൂടി അറിഞ്ഞിരിക്കുന്നത് സന്ദർഭോചിതമായിരിക്കും. ഉദാഹരണമായി:-- (1). "ത്വലാക്വ് രെണ്ടണ്ണമാണ്' എന്നോ മറ്റോ പറയാതെ "ത്വലാക്വ് രണ്ട് പ്രാവശ്യമാണ് الطَّلاق ُ ) എന്ന് പറഞ്ഞിരിക്കക്കൊണ്ട് ഒരേസമയംതന്നെ ഒരടിയായി രേണ്ടാ മൂന്നോ ത്വലാക്വുകൾ നടത്തുന്ന സമ്പ്രദായം ശരിയല്ലെന്നും, രോ ത്വലാക്വും വെവ്വേറെ മനസ്സിലാക്കാം. ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് താഴെ സംസാരിക്കാം, (2) ഇദ്ദയുടെ കാലം ദീർഘിച്ചു പോകുവാൻ ഇടയാകാത്ത അവസര -ത്തിലായിരിക്കണം ത്വലാക്വ് നടക്കുന്നത്. അഥവാ, സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്തായിരിക്കണം. ആർത്തവകാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ ആവരുത്. ഇത് സംബന്ധിച്ച് സൂ: ത്വലാക്വിലെ ആദ്യത്തെ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളതിന് പുറമെ, ഹദീഥിൽ നബി അത് വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. വിശദവിവരത്തിന് സൂ: ത്വലാക്വിന്റെ വ്യാഖ്യാനം നോക്കുക. (3) ഒന്നാം പ്രാവശ്യത്തെ ത്വലാക്വിനെ തുടർന്നുള്ള ഇദ്ദ അവസാനിക്കു -ന്നതുവരെ മടക്കി എടുക്കാത്തപക്ഷം, പിന്നീട് അവൾക്ക് വേറെ വിവാഹം കഴിക്കാം. ഇരു വിഭാഗക്കാർക്കും ഇഷ്ടമാണെങ്കിൽ വിവാഹമോചനം നടത്തിയ ആദ്യത്തെ ഭ ർത്താവിന് തന്നെയും അവളെ വിവാഹം കഴിക്കാവുന്നതാണ്. രണ്ടാം പ്രാവശ്യം ത്വലാക്വ് നടത്തിയാലുള്ള വിധിയും ഇതുപോലെ തന്നെ. ഇദ്ദഃ കാലത്ത് മടക്കി താഴെ പറയും പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടുള്ള ത്വലാക്വായത് ( خلع ) നിമിത്തമോ ആണ് ഭാര്യയും ഭർത്താവും തമ്മിൽ വേർപെട്ടു പോകുന്നതെങ്കി ൽ, അതിന് ى”ب (ചെറിയ വേർപാട്) എന്നാണ് സാങ്കേതിക ഭാഷയിൽ പറയപ്പെടുക. കാരണം, വേണമെങ്കിൽ ഈ വേർപാടിനുശേഷവും അവർക്ക് വിവാഹം മുഖേന മൂന്നാം പ്രാവശ്യത്തെ ത്വലാക്വിന് ശേഷം മടക്കിയെടുക്കുവാൻ പാടില്ല. താഴെ പറയുന്ന പ്രകാരം മറ്റൊരു വിവാഹം കഴിക്കുകയും, അവൻ വിവാഹമോചനം നടത്തി ഇദ്ദ കഴിയുകയും ചെയ്താലല്ലാതെ വീണ്ടും വിവാഹം കഴിപ്പാനും പാടില്ല. അതുകൊണ്ട് ഈ വേർപാടിന് كبرى (വലിയ വേർപാട്) എന്നും പറയപ്പെടുന്നു. (4) ആർത്തവ കാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ ത്വലാക്വ് നടത്തുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നു. അതിന് അനാചാരമായ ത്വലാക്വ് ( ط َ لا َ ق بدعة ) എന്ന് പറയപ്പെടുന്നു. ഈ ത്വലാക്വ് സാധുവാകുമോ എന്നതി ൽ പണ്ഡിതൻമാർക്കിടയിൽ അത് വി രോധിക്കപ്പെട്ടതാണെന്നുള്ളതിൽ സംശയമില്ല. ( രണ്ട്: ….. (നിങ്ങൾ അവർക്ക് കൊടുത്തിട്ടുള്ളതിൽ നിന്ന് യാതൊന്നും തിരിച്ചു മേടിക്കുവാൻ നിങ്ങൾക്ക് പാടില്ല.) വിവാഹത്തിൽ മഹ്റായി (വിവാഹമൂല്യമായി) നൽകപ്പെട്ട ധനമോ, അതിന്റെ ഒരു ഭാഗ മോ തിരിച്ചു വാങ്ങിക്കൂടാ എന്നുദ്ദേശ്യം. സംഭാവനയായി വല്ലതും അതും തിരിച്ചു വാങ്ങാവതല്ല. ഒരിക്കൽ ദാനമായി കൊടുത്തതിനെ പിന്നീട് തിരിച്ചുവാങ്ങുന്നത് ഛർദ്ദിച്ച വസ്തു വീണ്ടും തിന്നുന്ന നായയുടെ സ്വഭാവമാണ് എന്നത്രെ നബി അരുളിച്ചെയ്തിരിക്കുന്നത്. ഭാര്യാ ഭർത്താക്കൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതാകുമ്പോഴാണല്ലോ ത്വലാക്വ് നടക്കുക. അപ്പോൾ, താൻ മുമ്പ് അവൾക്ക് നൽകിയിരുന്ന വല്ലതും മടക്കി -കിട്ടുവാൻ അവൻ ആഗ്രഹിക്കുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് ത്വ ലാക്വിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ ഇക്കാര്യവും പ്രത്യേകം ഇവിടെ എടുത്തു പറയുന്നത്. ഒരാൾ തന്റെ ഭാര്യമാർക്ക് വളരെ വമ്പിച്ച സംഖ്യതന്നെ കൊടുത്തിരുന്നാവും വിവാഹേ മാചന വേളയിൽ അതിൽനിന്ന് വല്ലതും തിരിച്ചു വാങ്ങുന്നത് കുറ്റകരമാണെന്നും, മാന്യതക്ക് യോജിക്കാത്തതാണെന്നും 20-, 21 ൽ വെച്ച് കാണാവുന്നതാണ് . എങ്കിലും അവൾ സന്തോഷപൂർവം വല്ലതും വിട്ടുകൊടുക്കുന്നപക്ഷം അത് സ്വീകരി -ക്കുന്നതിന് വിരോധമില്ലതാനും (നിസാ-ഉ്: 4). എന്നാൽ, രണ്ടുപേരും തമ്മിൽ യോജിച്ചും പരസ്പര ബാദ്ധ്യതകൾ നിറവേറ്റിയും കൊണ്ട് ഒത്തൊരുമിച്ചു കഴിയുകയില്ലെന്ന് കണ്ടാൽ ഈ നിരോധം ബാധകമല്ല. അതാണ് الخ (അല്ലാഹുവിന്റെ നിയമാതിർത്തികളെ അവർ രണ്ടാളും നിലനിറുത്തുകയില്ലെന്ന് അവർ ക.) എന്ന് പറഞ്ഞതിന്റെ സാരം. ഈ അവസരത്തിൽ എന്താണ് പോംവഴി എന്ന് അടുത്തവാക്യത്തിൽ നിന്ന് മനസ്സിലാക്കാം:- ( മൂന്ന്: الخ (എനി, അവർ രണ്ടുപേരും അല്ലാഹുവിന്റെ നിയമാതിർത്തികളെ നിലനിറുത്തുകയില്ലെന്ന് നിങ്ങൾ ഭയപ്പെട്ടാൽ, അവൾ ഏതൊന്ന് കൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതിൽ രണ്ടുപേ ർക്കും തെറ്റില്ല.) ഈ വാക്യത്തിൽ "നിങ്ങൾ ഭയപ്പെട്ടാൽ' എന്ന വാക്ക് പ്രത്യേകം ശ്രദ്ധേയമാ -കുന്നു. ഇരുപക്ഷത്തുമുള്ള ഉത്തരവാദപ്പെട്ടവർ, ഭരണകർത്താക്കൾ, മദ്ധ്യസ്ഥൻമാർ മുതലായവരെയാണ് ഇത് അഭിമുഖീകരിക്കുന്നത്. രണ്ടുപേരും തമ്മിൽ യോ ജിച്ചു പോകയില്ലെന്ന് അവർക്ക് തോന്നുകയും, അവൾക്ക് അവനിൽനിന്ന് മോചനം സിദ്ധിക്കണ -മെന്ന് ആവശ്യമുണ്ടാകുകയും ചെയ്യുന്നപക്ഷം, വിവാഹമോചനത്തിന് വൾ പ്രതിഫലം സ്വീകരിച്ചുകൊണ്ട് വിവാഹമോചനം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല എന്ന് താൽപര്യം. ഇങ്ങനെ പ്രതി -ഫലം നിശ്ചയിച്ചുകൊണ്ടുള്ള വിവാഹമോചനത്തിനാണ് "ഖുൽ-ഉ്' ( خلع ) എന്ന് സാങ്കേതികമായി പറയപ്പെടുന്നത്. തക്കതായ കാരണം കൂടാതെ ഒരു സ്ത്രീ അവളു ടെ ഭർത്താവിനോട്പ്രതിഫലം അല്ലാതെയോവിവാഹമോചനത്തിന് ആവശ്യപ്പെട്ടുകൂടാത്തതാകുന്നു. ഒരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിഷമം കൂടാതെ അവളുടെ തന്റെ ത്വലാക്വിന് ആവശ്യപ്പെട്ടാൽ അവളുടെമേൽ സ്വർഗത്തിന്റെ വാസന ഹറാമാകുന്നതാണ്.' (ഇബ്നു ജരീർ; തി; അ; ദാ.) ഈ ഹദീഥിനെ അടിസ്ഥാനമാക്കി തമ്മിൽ കക്ഷി വഴക്കില്ലാത്തപ്പോൾ "ഖുൽ-ഉ്' പാടില്ല എന്ന് പല മഹാൻമാരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഥാബിത്തുബ്നുക്വൈസ് (റ)ന്റെ ഭാര്യ നബി യുടെ അടുക്കൽ വന്നു തന്റെ ഭർത്താവിനെക്കുറിച്ച് മതവിഷയത്തിലോ സ്വഭാവത്തിലോ തനിക്ക് വെറു -പ്പൊന്നുമില്ലെന്നും, പക്ഷേ, (അദ്ദേഹത്തിന്റെ ചില ശാരീരിക വൈകല്യങ്ങൾ നിമിത്തം) ദ്ദേഹമൊന്നിച്ച് കഴിഞ്ഞുകൂടാൻ സാദ്ധ്യമല്ലെന്നും അറിയിക്കുകയുണ്ടായി. ദേ്ദഹം അവർക്ക് (മഹ്റായി) നൽകിയിരുന്ന തോട്ടം അങ്ങോട്ട് മടക്കിക്കൊടുക്കാമോ എന്ന് നബി അവരോട് ചോദിച്ചു. കൊടുക്കാമെന്ന് അവർ മറുപടി പറഞ്ഞു. ആ തോട്ടം സ്വീകരിച്ചുകൊണ്ട് അവർക്ക് ത്വലാക്വ് നല്കുവാൻ നബി ഥാബിത്ത് (റ)-നോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവം ബുഖാരി (റ) മുതലായവർ ഉദ്ധരിച്ചിട്ടു ള്ളതാകുന്നു. പ്രതിഫലമായി നിശ്ചയിക്കപ്പെടുന്ന സംഖ്യ വിവാഹവേളയിൽ നൽ കപ്പെട്ട മഹറിനെക്കാൾ കവിയാതിരിക്കുകയാണ് നല്ലതെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാകുന്നു. കൂടുതൽ ആവശ്യപ്പെടുന്നത് നീതിയും മര്യാദയുമല്ലതാനും. അതുകൊണ്ട് നിശ്ചയിക്കുന്ന പ്രതിഫലം "മഹറി'നെക്കാൾ കവിയുവാൻ പാടില്ലെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും, അവൾ ഏതൊന്നുകൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതിൽ രണ്ടാൾക്കും തെറ്റില്ല. എന്നാണല്ലോ അല്ലാഹു പറഞ്ഞ വാക്ക്. അവൾക്ക് ഭർത്താവിൽനിന്ന് മോചനം സിദ്ധിക്കുവാൻ വേണ്ടി അവൾ സ്വയം നൽകുന്ന ഏത് പ്രതിഫലവും സ്വീകരിക്കാമെന്നാണ് ഇതിൽനിന്ന് ധ്വനിക്കുന്നത്. കൂടുതൽ ഒന്നും വാങ്ങിക്കൂടാ എന്ന് ഹദീഥിൽ വ്യക്തമാക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ തീരുമാനിക്കുന്ന ഏത് തുകയും പ്രതിഫലമായി നിശ്ചയിക്കു -ന്നതിന് വിരോധമില്ല എന്നത്രെ ഭൂരിപക്ഷാഭിപ്രായം. ചില സ്വഹാബികളും ഈ അഭിപ്രായക്കാരാണെന്ന് പറയപ്പെടുന്നു. ഏതായാലും പരസ്പരം ഒരു ധാരണയിലെത്താ -തെ, താങ്ങാനാവാത്ത സംഖ്യ ഭർത്താവിന്റെ ഭാഗത്തുനിന്ന് ആവശ്യപ്പെടുന്നത് അനീതിയും അക്രമവുമാകുന്നു. നടന്നാൽ പിന്നെ, അതിനെത്തുടർന്ന് ഇദ്ദയിൽ മടക്കി എടുക്കുവാനുള്ള ഭർത്താവിന്റെ അവകാശം നഷ്ടപ്പെട്ടു പോകുന്നതാകുന്നു. ( നാല്: الخ (എനി, അവൻ അവളെ വിവാഹമോചനം നടത്തിയെങ്കിൽ, അവനല്ലാതെ ഒരു ഭർത്താവിനെ അവൾ വിവാഹം കഴിക്കുന്ന -തുവരെ എനി അവൾ അവന് അനുവദനീയമാകുകയില്ല.) അതായത്, മുമ്പ് രണ്ട് വട്ടം ത്വലാക്വ് കഴിഞ്ഞതിന് ശേഷം മൂന്നാമതും ത്വലാക്വ് നടത്തിയാൽ പിന്നെ മടക്കി ടുക്കുന്ന പ്രശ്ന- "ഉരിയുക, അഴിച്ചുവെക്കുക' എന്നൊക്കെയാണ് خلع ന്റെ ഭാഷാർത്ഥം. ഭർത്താവ് അവളെ വിവാഹം കഴിക്കുകയും, അവൻ വളെ വിവാഹമോചനം നടത്തുകയും നിയമപ്രകാരമുള്ള ഇദ്ദ കഴിയുകയും വേണം. എന്നാൽ മാത്രമേ പിന്നീട് അവന് അവളെ വീണ്ടും വിവാഹം കഴിക്കുവാൻ പാടുള്ളൂ. "അ വളെ മ റ്റൊരാൾ വിവാഹം കഴിക്കുന്നതുവരെ' എന്നോ മറ്റൊ പറയാതെ "അവൾ മറ്റൊ രു ഭർത്താവിനെ വിവാഹം കഴിക്കുന്നതുവരെ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ആ വിവാഹം സാധാരണ ഗതിയിലുള്ള വിവാഹമായി ഭർത്താവിന്റെയോ മറ്റോ നിർബന്ധ പ്രകാരമോ ആവശ്യപ്രകാരമോ കാണിക്കുന്നത്. "വിവാഹം കഴിക്കുന്നതുവരെ' എന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളുവെങ്കിലും ആ വിവാഹത്തിൽ അവർ തമ്മിൽ സംയോഗം ന ടന്നിരിക്കുകകൂടി വേണമെന്ന് നബി വ്യക്തമാക്കിയിരിക്കുന്നു. (ബു; മു) الخ (എന്നിട്ട് അവൻ അവളെ വിവാഹമോചനം നടത്തുന്നപക്ഷം, അവർ രണ്ടുപേരും അന്യോന്യം മടങ്ങിവരുന്നതിന് തെറ്റില്ല) എന്ന വാക്യത്തിൽ നിന്ന് ആ നികാഹ് (വിവാഹം) പോലെത്തന്നെ ആ ത്വലാക്വും സാധാരണ ഗതിയിൽ നടന്നതായി -രിക്കണംമറ്റൊരു നിർബന്ധത്തിനോ ആവശ്യത്തിനോ മനസ്സിലാക്കാം. ത്വലാക്വ് കഴിഞ്ഞാൽ പിന്നെ അതിനെത്തുടർന്നുള്ള ഇദ്ദയും ആ ഭർത്താവ് അവളെ മടക്കി പ്രത്യേകം എടുത്തുപറയേണ്ടുന്ന ആവശ്യമില്ലല്ലോ. ഇതെല്ലാം ശരിയായാൽ പിന്നെയും ഒരു ഉപാധിയുണ്ട്. തമ്മിൽ വി വാഹബന്ധം നടന്നശേഷം മൂന്ന് പ്രാവശ്യം ആ ബന്ധത്തിന് വിഘാതം നേരിടുകയുണ്ടായ ആ ഭാര്യാഭർത്താക്കൾ തമ്മിൽ മേലിൽ അല്ലാഹുവിന്റെ നിയമപരിധിക്കുള്ളിൽ ഒതുങ്ങിനിന്നു രഞ്ജിപ്പോടെ കഴിഞ്ഞുകൂടുമെന്നുള്ള പ്രതീക്ഷ രണ്ടുപേർക്കും ഉണ്ടായിരിക്കണം. രണ്ടാൾക്കുമോ, രണ്ടിൽ ഒരാൾക്കോ അങ്ങനെ പ്രതീക്ഷയില്ലാത്ത പക്ഷം അവർ വീണ്ടും വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ശരിയല്ല. اللها (അല്ലാഹുവിന്റെ അതിർത്തികളെ തങ്ങൾ നിലനിറുത്തിപ്പോരുമെന്ന് രണ്ടുപേരും കരുതിയാൽ) എന്ന വാക്യത്തിൽ നിന്ന് ഇത് സ്പഷ്ടമാണ്. മൂന്ന് പ്രാവശ്യം തെറ്റിപ്പിരിഞ്ഞ അവർ നാലാമത്തെ പ്രാവശ്യം പ്രത്യേകം ഇക്കാര്യത്തിൽ ഗൗനിക്കേണ്ടതുണ്ടല്ലോ. മനുഷ്യരുടെ മനഃശ്ശാസ്ത്രം മനുഷ്യരെക്കാൾ അറിയാവുന്ന സ്രഷ്ടാവ് ഓരോ വാക്യത്തി ലും മനുഷ്യന്റെ നന്മക്കുവേണ്ടി നൽകുന്ന മാർഗദർശനത്തെപ്പറ്റി ഒന്ന് നാക്കുക! ബാഹ്യാവസ്ഥക്കല്ലയഥാർത്ഥമായ പരിഗണനയുള്ളതെന്ന് ആർക്കും വ്യക്തമാകും. മനസ്സിലിരുപ്പ് മറ്റൊന്നായിക്കൊണ്ടാണ് അവർ രണ്ടുപേരും തമ്മിൽ പിന്നെയും വിവാഹബന്ധം സ്ഥാപിക്കുന്നതെങ്കിൽനിയമദൃഷ്ട്യാ വിവാഹം അല്ലാഹുവിന്റെ മുമ്പിൽ കുറ്റക്കാരായിരിക്കും. ഇഹത്തിലാകട്ടെ, ആ ബന്ധം അവർക്ക് പൂർവ്വാധികം അസ്വാസ്ഥ്യമുളവാക്കുവാനേ ഉപകരിക്കു -കയുള്ളൂ. മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്തതിനുശേഷം ആസ്ത്രീ കളെ വീണ്ടും വിവാഹം കഴിക്കുവാൻ ഉദ്ദേശിക്കുന്നവർ അല്ലാഹു വ്യക്തമായി പ്രസ്താവിച്ച മേൽ മറികടക്കുവാനുള്ള ചില സൂത്രങ്ങൾ നടത്തുന്ന പതിവ് ഇന്ന് മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ട്. ചില പണ്ഡിതവിഭാഗങ്ങൾ തിന് അരു നിൽക്കുകയും പിന്തുണനൽകുകയും ചെയ്തും വരുന്നു. വല്ല വിഡ്ഢികെ ളയും പ്രതിഫലം കൊടുത്തോ മറ്റോ സ്വാധീനിച്ചു ഒരു നാമമാത്ര വിവാഹം ബാഹ്യത്തിൽ നടത്തുക, അടുത്ത അവസരം തന്നെ അവരെക്കൊണ്ട് വിവാഹമോചനവും ചെയ്യിക്കുക. ചില മോഹിച്ചുകൊണ്ട് സ്വയം തന്നെ അതിന് ഉണ്ട്. "ചടങ്ങ് നിൽക്കുക' എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്. ഈ പേരുതന്നെ അല്ലാഹുവിന്റെ നിയമത്തെ അവഗണിക്കലാണെന്നും അതി നെ കേവലം ഒരു ചടങ്ങായി മാറ്റലാണെന്നും വിളിച്ചോതുന്നു. തക്കതായ കാരണം കൂടാതെയും, ഭാവിയെപ്പററി വീണ്ടുവിചാരമില്ലാതെയും രണ്ടും ത്വലാക്വ് ഒറ്റ അടിക്ക് നടത്തിക്കളയും. അടുത്ത ദിവസം തന്നെ അതിനെപ്പറ്റി ഖേദത്തിലുമാകും. അടുത്ത ആലോചന ഈ ശപിക്കപ്പെട്ട ചടങ്ങിനെക്കുറിച്ചായിരിക്കും. ങ്ങനെ തോന്നിയവാസത്തിൽ നിന്ന് തോന്നിയവാസത്തിലേക്കായി അല്ലാഹുവിന്റെ നിയമപരിധികളെയെല്ലാം അവർ അതിലംഘിക്കുന്നു. അല്ലാഹു കൽപിച്ച പ്രകാരമാണ് ആദ്യംമുതൽക്കേ ത്വലാക്വ് നടക്കുന്നതെങ്കിൽ, ഇങ്ങനെയുള്ള തോന്നിയവാസങ്ങൾക്കൊന്നും ആവശ്യം നേരിടുമായിരുന്നില്ല. ഏതായാലും ഈ ചടങ്ങുനിൽക്കലും, ചടങ്ങ് നിറു -ത്തലും, അതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹവും ശരിയല്ലെന്നും, അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിക്കലാണെന്നും മുകളിൽ വിവരിച്ചതിൽ നിന്ന് വ്യക്തമായി മനസ്സി -ലാക്കാം. മാത്രമല്ല, ഈ ചടങ്ങിനെപ്പറ്റി നബി പറഞ്ഞ വാക്യം ഓർമയിലുള്ള ഒരു മുസ്ലിംസത്യവിശ്വാസം അയാളുടെ ഹൃദയത്തിൽ സ്ഥലം ച്ചയായും ഈ ചടങ്ങിനെ അനുകൂലിക്കുകയില്ലതന്നെ. "വായ്പ വാങ്ങിയ കൂറ്റനെപ്പറ്റി ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?' എന്ന് ചോദിച്ചുകൊണ്ട് സ്വഹാബികളോട് നബി പറയുകയാണ്: "അത് ചടങ്ങ് നിൽക്കുന്നവനാണ്. ചടങ്ങ് നിൽക്കുന്നവനെയും, ആർക്കുവേണ്ടി ചടങ്ങുനിൽക്കുന്നുവോ അവനെയും അല്ലാഹു ശപിക്കട്ടെ!' (ജ; ബ; ഹാ ) ഇതുപോലെ വേറെയും ചില രിവായത്തുകൾ കാണാം. ഈ വചനങ്ങളിലടങ്ങിയ വിധികളെല്ലാം വിട്ടുവീഴ്ചക്ക് പഴുതില്ലാത്തവിധം കർശനമായ വിധികളാണെന്നും, അവയെ ലംഘിക്കുകയോ മറികടക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്റെ ശിക്ഷക്കും കോപശാപത്തിനും മന്നും അല്ലാഹു ശക്തിയായി താക്കീത് ചെയ്തിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, അല്ലാഹുവിന്റെ നിയമാതിർത്തികളാണവയെന്ന് നാലഞ്ച് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു. ആ അതിർത്തി ലംഘിക്കുന്നവരാണ് അക്രമികളെന്ന് ആദ്യ വചനത്തിന്റെ അവസാനത്തിലും, അറിയുന്ന ജനങ്ങൾക്കുവേണ്ടിയാണിതൊക്കെ വിവരിക്കുന്നതെന്ന് രണ്ടാമത്തെ വചനത്തിന്റെ അവസാനത്തിലും ഓർമിപ്പിച്ചിരിക്കുന്നു. എനിമുകളിൽ സമയത്തുതന്നെ റ്റയടിക്ക് മൂന്ന് ത്വലാക്വും നടത്തുന്ന സമ്പ്രദായത്തെക്കുറിച്ച് രണ്ട് വാക്കുകൂടി സംസാരിക്കാം. ആയത്തിൽ കണ്ടപ്രകാരം ഓരോ ത്വലാക്വും വെവ്വേറെ പ്രാവശ്യത്തിലായിരിക്കുന്നതാണ് ത്വലാക്വിന്റെ സാക്ഷാൽ രൂപമെന്നും, അങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും, അതിനെതിര് പ്രവർത്തിക്കുന്നത് ശരിയല്ലെന്നുമുള്ളതിൽ ക്വുർ-ആനിൽ വിശ്വസിക്കുന്ന ഏതൊരു മുസ്ലിമിനും തർക്കമുണ്ടായിരിക്കുവാൻ അവകാശമില്ല. എന്നാലും അങ്ങനെ ഒരേ അടിക്ക് മൂന്ന് ത്വലാക്വും ഒന്നിച്ച് ചെയ്യുന്ന ത് നിയമദൃഷ്ട്യാ ഹറാമാകട്ടെ, നടപ്പിൽ വരുത്താം? ഈ വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ആ അഭിപ്രായങ്ങൾ ഇന്നും ഇന്നലെയും ഉണ്ടായതുമല്ല. ഏറെക്കുറെ സ്വഹാബിക -ളുടെ കാലം മുതൽക്കുതന്നെ നിലവിലുള്ളതാകുന്നു. എത്രയോ കക്ഷിവഴക്കുക -ളും, ആരോപണ പ്രത്യാരോപണങ്ങളും ഇത് സംബന്ധിച്ച് മുമ്പ് നടന്നിട്ടുണ്ട്. പേ്പാഴും നടക്കുന്നു. ത്വലാക്വിന് പ്രയോഗിക്കുന്ന വാക്കുകളെ അടിസ്ഥാനമാക്കിയുള്ള വിശദീകരണങ്ങളും, ഓരോ അഭിപ്രായത്തിന്റെയും ന്യായങ്ങളും, തെളിവുകളും എതിർഭാഗത്തുനിന്നുള്ള മറുപടികളും സാമാന്യമായിട്ടെങ്കിലും വിവരിക്കുന്നപക്ഷം, അതൊരു പ്രത്യേക ഗ്രന്ഥം തന്നെ ആയിത്തീരും . ചിലരെല്ലാം അങ്ങനെ പ്രത്യേക ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട്. നമ്മെ സംബന്ധിച്ചിടേ ത്താളം അതിനിവിടെ സ്ഥാനവും സന്ദർഭവുമില്ല. ക്വുർ-ആൻ വചനങ്ങളുടെ ആശയവൃത്തത്തിൽനിന്ന് പുറത്തുകടന്നുള്ള വിവരണം നമുക്ക് യോജിച്ചതുമല്ല. അതോടു -കൂടി, ഈ വിഷയത്തിലുള്ള തർക്കവിതർക്കങ്ങളെപ്പറ്റി സാമാന്യമായെങ്കിലും കേട്ടറിയാത്തവർ ഇക്കാലത്ത് തുലോം കുറവുമായിരിക്കും. അതുകൊണ്ട് യാതൊരു വിശദീകരണത്തിനും ഇവിടെ മുതിരുവാൻ ഉദ്ദേശിക്കുന്നില്ല. സന്ദർഭവശാൽ, നിലവിലുള്ള്ര പധാന അഭിപ്രായങ്ങളുടെ രത്നച്ചുരുക്കം മാത്രം ഉദ്ധരിച്ചു മതിയാക്കാം:- മൂന്ന് ത്വലാക്വും ഒന്നിച്ച് ഒരേ വാചകത്തിൽ പറഞ്ഞാൽ അതിന്റെ സാധു -തയെപ്പറ്റി പ്രധാനമായും നാല് അഭിപ്രായങ്ങളാണ് പണ്ഡിതൻമാർക്കിടയിലുള്ളത്: (1) ഒന്നുപോലും സാധുവാകയില്ല. കാരണം, അത് ബിദ്-അത്താ യ (അനാചാരമായ) ത്വലാക്വാകുന്നു. ള്വാഹിരീ ( الظاهرى )ത്വലാക്വിൽ ഇത് പെടുമോ, പെട്ടാൽതന്നെയും സാധുവാകുമോ എന്ന വിഷയത്തിലും പണ്ഡിതൻമാർക്ക് ഏകോപിച്ച അഭിപ്രായമില്ല. (2) ഒന്നുമാത്രം സാധുവാകും. ബാക്കി രണ്ടും നിരർത്ഥമായിരി -ക്കും. അതിനാൽ, ഇദ്ദഃകാലത്ത് മടക്കി എടുക്കുന്നതിന് അത് തടസ്സമാകുകയില്ല . ക്വുർ-ആനിൽ നിന്നും ഹദീഥുകളിൽ നിന്നും പൊതുവെ മനസ്സിലാകുന്നതും, ത്വലാക്വിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിച്ചതും ഈ അഭിപ്രായമാകുന്നു. സ്വഹാബിക -ളിലും മുൻഗാമികളായ മഹാൻമാരിലുംപെട്ട ചിലർ ഈ അഭിപ്രായക്കാരാകുന്നു. ) ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുക്വയ്യിം (റ) മുതലായ പണ്ഡിതൻമാരും ഈ ഭിപ്രായമാണ് ശരിവെച്ചിരിക്കുന്നത്. തെളിവിന്റെ പിൻബലം കൂടുതൽ കാണുന്നതും ഇതിനാകുന്നു. (3) മൂന്നും സാധുവാകും. അതുകൊണ്ട് പിന്നീട് മടക്കി എടുക്കു -വാനോ, മറ്റൊരാൾ വിവാഹം കഴിച്ചു ത്വലാക്വും ഇദ്ദഃയും കഴിഞ്ഞശേഷമല്ലാതെ വീണ്ടും വിവാഹം കഴിക്കുവാനോ പാടില്ല. മുൻകാലത്തും പിൽകാലത്തുമുള്ള ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം ഇതാകുന്നു. പ്രധാന മദ്ഹബുകളിലും ഈ അഭിപ്രായമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. (4) ഭർത്താവും ഭാര്യയും തമ്മിൽ സംയോഗം മൂ ന്നും സാധുവാകും. ഇല്ലാത്ത പക്ഷം ഒന്നേ സാധുവാകുകയുള്ളൂ. ഇബ്നു-അബ്ബാസ് ( റ)ന്റെ ശിഷ്യൻമാരായ പലരുടെയും, ഇസ്ഹാക്വുബ്നുറാഹവൈഹി (റ)-യുടെയും അഭിപ്രായം ഇതാണെന്ന് കാണുന്നു. ചുരുക്കം. കൂടുതൽ വിശദീകരണം ആഗ്രഹിക്കുന്നവർ യഥാസ്ഥാനങ്ങളിൽ നിന്ന് അന്വേഷിച്ചറിയേണ്ടതാകുന്നു. വിവരിച്ചശേഷം, പ്രസിദ്ധ ഹദീഥുഗ്രന്ഥമായ "ബുലൂഗുൽമറാമി'ന്റെ വ്യാഖ്യാതാവ് അല്ലാമാ മുഹമ്മദുബ്നു ഇസ്മാ-ഈൽസ്വൻ-ആനീ (റ) ചെയ്ത ഒരു പ്രസ്താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുവാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറയുന്നു: راجع فتح الباري وغيره ചർച്ച നടത്തുന്നവർ ഈ വിഷയത്തിൽ ദീർഘമായി സംസാരിച്ചിട്ടുണ്ട്. ഉമർ (റ) മൂന്ന് ത്വലാക്വും നടപ്പിലാക്കി എന്നതിനെ ആസ്പദമാക്കി നാല് മദ്ഹബുകളുടെ ആൾക്കാരെല്ലാം അതിൽ യോജിച്ചിരിക്കുന്നു. അതിനോട് വിയോജിക്കുന്നവരെപ്പറ്റി അവരുടെ പ്രതിഷേധം വളരെ കഠിനമാകു -ന്നു. ഒന്നേ സാധുവാകുകയുള്ളൂവെന്ന് ഫത്വാ ചെയ്ത (വിധി പറഞ്ഞ) കാരണത്താൽ ശൈഖുൽ-ഇ സ്ലാം ഇബ്നുതൈമിയ്യ(റ)ക്ക് മർദ്ദനമേൽക്കുകയും, അദ്ദേഹത്തിന്റെ ശി ഷ്യൻ ഹാഫിദുബ്നുൽക്വയ്യിമി(റ)നെ ഒട്ടകപ്പുറത്ത് കയറ്റി നാട് ചുറ്റിക്കുകയും ഉണ്ടായിട്ടുണ്ട്. ശാഖാപരമായ ഒരു വിഷയത്തിലുള്ള കടുത്ത പക്ഷപാത മനഃസ്ഥിതി മാത്രമാണിതെന്ന് പറയേണ്ടതില്ല. സമുദായത്തിലെ മുൻഗാമികൾക്കും പിൻഗാമികൾ ക്കും അഭിപ്രായവ്യത്യാസമുള്ള ഒരു വിഷയമാണിത്. എന്നിരിക്കെ, ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ എന്തെങ്കിലും ഒന്നിനെ അനുകൂലിക്കുന്നവരെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്ന വസ്തുത പ്രസിദ്ധമാണ്. ചിന്തകരും ഭയഭക്തൻമാരുമാകുന്ന നീതിമാൻമാരും, അല്ലാത്തവരും തമ്മിൽ വേർതിരിയുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിലാകുന്നു.' ഒരേ അവസരത്തിൽ നടത്തപ്പെട്ട മൂന്ന് ത്വലാക്വാണ് ഉദ്ദേശ്യം. ജനങ്ങൾ ത്വലാക്വിന്റെ കാര്യത്തിൽ ധൃതികൂട്ടിത്തുടങ്ങിയ -തുകൊണ്ട് അവരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു അങ്ങനെ അദ്ദേഹം നടപ്പാക്കി -യതെന്ന് അതേ രിവായത്തിൽ തന്നെ കാണാം.
2:231

وَإِذَا طَلَّقۡتُمُ ٱلنِّسَآءَ فَبَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ سَرِّحُوهُنَّ بِمَعۡرُوفٖۚ وَلَا تُمۡسِكُوهُنَّ ضِرَارٗا لِّتَعۡتَدُواْۚ وَمَن يَفۡعَلۡ ذَٰلِكَ فَقَدۡ ظَلَمَ نَفۡسَهُۥۚ وَلَا تَتَّخِذُوٓاْ ءَايَٰتِ ٱللَّهِ هُزُوٗاۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ وَمَآ أَنزَلَ عَلَيۡكُم مِّنَ ٱلۡكِتَٰبِ وَٱلۡحِكۡمَةِ يَعِظُكُم بِهِۦۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ

(231) നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവർ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാൽ, അവരെ നിങ്ങൾ (ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുവിൻ; അല്ലെങ്കിൽ (ആചാര) മര്യാദയനുസരിച്ച് അവരെ പിരിച്ചുവിടുവിൻ. നിങ്ങൾ അതിര് വിട്ടുപോകുമാറ് ദ്രോഹമുണ്ടാക്കുവാനായിട്ട് അവരെ നിങ്ങൾ പിടിച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അത് ചെയ്യുന്നപക്ഷം, അവൻ അവനോട് തന്നെ അക്രമം പ്രവർത്തിക്കുകയാണ് ചെയ്തത്. അല്ലാഹുവിന്റെ ആയത്ത് (വചനം) കളെ നിങ്ങൾ പരിഹാസ്യമാക്കിത്തീർക്കരുത്. ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമിക്കുകയും ചെയ്യണം; വേദഗ്രന്ഥത്തിൽനിന്നും, വിജ്ഞാനത്തിൽനിന്നുമായി നിങ്ങൾക്ക് സദുപദേശം നൽകിക്കൊണ്ട് അവൻ നിങ്ങൾക്ക് ഇറക്കിത്തന്നിട്ടുള്ളതും (ഓർക്കുവിൻ) നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിൻ. (231) നിങ്ങൾ വിവാഹമോചനം ചെയ്താൽ ِ ّ س َ اء َ 7لا സ്ത്രീകളെ എന്നിട്ടവർ എത്തി, പ്രാപിച്ചു അവരുടെ അവധി എന്നാലവരെ നിങ്ങൾ വെച്ചുകൊണ്ടിരിക്കുവിൻ ആചാരം (മര്യാദ) അനുസരിച്ച് അല്ലെങ്കിൽ അവരെ നിങ്ങൾ പിരിച്ചയക്കുക, വേർപെടുത്തുക ആചാരപ്രകാരം, മര്യാദയനുസരിച്ച് അവരെ നിങ്ങൾ പിടിച്ചുവെക്കരുത് ദ്രോഹം ചെയ്യാൻ, നിങ്ങൾ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ് ആരെങ്കിലും ചെയ്യുന്നതായാൽ ذ َ ل ِ ك َ അത് എന്നാലവൻ അക്രമം പ്രവർത്തിച്ചു- അവനോട് തന്നെ നിങ്ങൾ ആക്കിത്തീർക്കരുത് ِ تا َ يآ ِ َّ اللها അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസം (പരിഹാസ്യം) നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ اللها അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾക്ക് അവൻ ഇറക്കിയതിനെയും നിങ്ങൾക്ക് ഗ്രന്ഥത്തിൽനിന്ന് വിജ്ഞാനത്തിൽ നിന്നും അതുവഴി നിങ്ങൾക്ക് അവൻ സദുപദേശം നൽകിക്കൊണ്ട് (നൽകുവാൻ) اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ അറിയുകയും ചെയ്വിൻ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് എല്ലാ കാര്യത്തെപ്പറ്റിയും ٌ ത ع َ ل ِ അറിയുന്നവൻ ത്വലാക്വിനെത്തുടർന്ന് സ്ത്രീകൾ ആചരിക്കേണ്ടുന്ന ഇദ്ദകാലം കഴി -യാറാകുമ്പോൾ ഭർത്താവ് രണ്ടിലൊന്ന് ചെയ്യേണ്ടിയിരിക്കുന്നു: ഒന്നുകിൽ അവളെ വിവാഹബന്ധത്തിലേക്ക് മടക്കി എടുത്തു അവളെ വെച്ചുകൊണ്ടിരിക്കുക. അല്ലെങ്കിൽ മ ടക്കി എടുക്കാതെ പിരിച്ചുവിടുക. മടക്കി എടുക്കുന്നത് ഇദ്ദകാലം കഴിയുംമു മ്പ് എപ്പോഴും ആവാമെന്ന് മുൻ വചനങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഇവിടെ വിഷയം രണ്ട് കാര്യത്തിലാണ് ഊന്നി നിൽക്കുന്നത്: ഇദ്ദയുടെ കാലാവധി അവസാനിക്കാറാകുമ്പോഴാണ് രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്നത്. ഇദ്ദയുടെ അവസരം പാ ഴാക്കിയാൽ മടക്കി ഇതാണ് ഒന്ന്. മറ്റൊന്ന്: രണ്ടി ൽ ഏത് സ്വീകരിച്ചാലും ശരി, അത് നീതിയും മര്യാദയും അനുസരിച്ചായിരിക്കണം. ഏതെങ്കിലും ദുരുദ്ദേശ്യം ഉപദ്രവവും ബുദ്ധിമുട്ടും ഉണ്ടാകുന്ന തരത്തിലോ ആയിക്കൂടാ എന്നുള്ളതാണ്. ഇക്കാര്യമാണ് ഈ വചനത്തിലെ ഏറ്റവും പ്രധാനമായ വിഷയം. ആദ്യത്തെ ഒന്നുരണ്ട് വാക്യങ്ങൾ ഒഴിച്ചാൽ മറ്റു വാക്യങ്ങളെല്ലാം ഈ വിഷ -യത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതാണെന്ന് കാണാം. ചിലപ്പോൾ മടക്കി എടുക്കുന്നതിലായിരിക്കും ഇരുവരുടെയും നന്മ. ചിലപ്പോൾ ഭാര്യയെ സംബന്ധിച്ചിടത്തോളം അതായിരിക്കും നല്ലത്. ചില സന്ദ ർഭങ്ങളിൽ നേരെ മറിച്ചുമായിരിക്കും. പരിതഃസ്ഥിതികളും ചുറ്റുപാടുകളും കണക്കിലെടുത്തുകൊണ്ട് ഏതിലാണ് നന്മയെന്നും, ഏതാണ് കരണീയമെന്നും ആലോചിച്ചു വേണം രണ്ടിലൊന്ന് തീരുമാനിക്കുവാൻ. അൽപം വല്ല വഴക്കും ഉണ്ടാകുമ്പോഴേക്ക് ഭാര്യയെ ത്വലാക്വ് നടത്തുക, എന്നിട്ട് ഇദ്ദ കഴിയുമ്പോഴേക്ക് മടക്കി എടുക്കുക, അധികം താമസിയാതെ മറ്റൊരു കാരണം കിട്ടുമ്പോൾ വീണ്ടും ത്വലാക്വ് നടത്തുക, പിന്നെയും മടക്കി എടുക്കുക, അങ്ങനെ രണ്ടുമല്ലാത്ത നിലയിൽ അവളെ കഷ്ടപ്പെടുത്തുക, അല്ലെങ്കിൽ മടക്കി എടുത്തശേഷം നല്ല നിലക്ക് പെരുമാറാതിരിക്കുക, ചെയ്തുകൊടുക്കേണ്ടുന്ന ബാധ്യതകളിൽ വീഴ്ച വരുത്തുക, അവസാനം പ്രതിഫലം നിശ്ചയിച്ചുകൊണ്ടുള്ള വിവാഹമോചനത്തിന് അവൾ നിർബന്ധിതയാകുക തുടങ്ങിയ ദു:സ്സ -മ്പ്രദായങ്ങളെക്കുറിച്ചുള്ള താക്കീതാണ് الخ (അതിരുകവിയുമാറ് ദ്രോഹം ചെയ്യാനായിട്ട് അവരെ പിടിച്ചുവെക്കരുത്) എന്ന വാക്യം. ഇത്തരം ഉപദ്രവങ്ങൾ ചെയ്യാൻ വേണ്ടി സ്ത്രീകളെ മടക്കി എടുക്കരുതെ വിരോധിച്ചുകൊണ്ട് അല്ലാഹു വിഷയം മതിയാക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവനവനോടുതന്നെ ചെയ്യുന്ന അക്രമമാണ്. അഥവാ ഇഹത്തിലും പരത്തിലും അതിന്റെ ഭവിഷ്യത്ത് അവരവർതന്നെ അനുഭവിക്കേണ്ടിവരും എന്ന് താക്കീതും ചെയ്യുന്നു. മാത്രമല്ല, അത് അല്ലാഹുവിന്റെ ആയത്തുകളെ അവഗണിക്കലും പരിഹസിക്കലുമാ -ണെന്നും അവന്റെ അനുഗ്രഹങ്ങളോടും, ക്വുർ-ആനിലൂടെയോ നബി മുഖാന്തരമോ അവൻ നൽകിയ സദുപദേശങ്ങളോടും കാണിക്കുന്ന നന്ദികേടുമാണെന്നും സൂചിപ്പിക്കുകയും ചെയ്യുന്നു. അവസാനം അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവൻ എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്നവനാണെന്ന് ഓർമവെക്കണമെന്നും ഉണർത്തുന്നു. അപ്പോ ൾ ഈ വിഷയം എത്രമാത്രം ഗൗരവത്തിലാണ് അല്ലാഹു കണക്കിലെടുത്തിരിക്കുന്ന -തെന്ന് ആലോചിച്ചുനോക്കുക! ഇതെല്ലാമായിട്ടും ഇന്നത്തെ മുസ്ലിംകൾ അധികവും ഈ വിഷയത്തിൽ അവലംബിച്ചുപോരുന്ന സമ്പ്രദായം ഓർക്കുമ്പോൾ അതിയായ സങ്കടം തോന്നുന്നു. ഇസ്ലാമിലെ വൈവാഹിക വ്യക്തിനിയമങ്ങൾക്കെതിരിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഇന്ന് പ്രചാരണം നടത്തുന്നുവെങ്കിൽ, അതിനുള്ള യഥാർത്ഥ കാരണക്കാർ അല്ലാഹുവിന്റെ ഇത്തരം കൽപനകളെ അഗണ്യകോടിയിൽ തള്ളിക്കളയുന്ന മുസ്ലിം -കൾ തന്നെയല്ലാതെ മറ്റാരുമല്ല. വൈവാഹിക ജീവിതത്തിൽ മാത്രമല്ല, മറ്റേത് തുറ -യിലും അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചും ഉപദേശിച്ചും തന്ന നിയമങ്ങൾ അതേപടി പാലിക്കുകയും അവയിൽ അടങ്ങിയ -തത്വോദ്ദേശ്യങ്ങൾക്ക് നിരക്കാത്ത നടപടികൾ വർ ജ്ജിക്കുകയും ചെയ്തുകൊണ്ട് മുസ്ലിംകൾ ജീവിക്കുന്ന ഏതുകാലത്തും, ഏത് ദേശത്തും ഇസ്ലാമിന്റെ നിയമനടപടികൾക്കെതിരെ പ്രചാരണം നടത്തുവാൻ അതിന്റെ ശത്രുക്കൾ ആയുധം കിട്ടാതെ കുഴങ്ങേണ്ടി വരുമെന്ന് തീർച്ച. നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "മൂന്ന് വിഷയങ്ങളുണ്ട് : അതിൽ കാര്യവും കാര്യം തന്നെ തമാശയും കാര്യംതന്നെ. അതായത്, നികാഹും, ത്വലാക്വും മടക്കി എടുക്കലും' ( ദാ; തി; ജ.) അതായത് ഈ മൂന്ന് വിഷയവും നടക്കുന്നത് കാര്യമായിട്ടായാലും, തമാശയായിട്ടായാലും നിയമപരമായി അത് സാധുവായിത്തന്നെ തമാശയായി നടന്നതാണെന്ന്പറഞ്ഞു ഒഴിവാകുവാൻ സാരം. ഈ ആശയം വ്യക്ത -മാക്കുന്ന ഹദീഥുകൾ വേറെയും കാണാം. വിഭാഗം - 30
2:232

وَإِذَا طَلَّقۡتُمُ ٱلنِّسَآءَ فَبَلَغۡنَ أَجَلَهُنَّ فَلَا تَعۡضُلُوهُنَّ أَن يَنكِحۡنَ أَزۡوَٰجَهُنَّ إِذَا تَرَٰضَوۡاْ بَيۡنَهُم بِٱلۡمَعۡرُوفِۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمۡ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۗ ذَٰلِكُمۡ أَزۡكَىٰ لَكُمۡ وَأَطۡهَرُۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ

(232) നിങ്ങൾ സ്ത്രീകളെ ത്വലാക്വ് (വിവാഹമോചനം) നടത്തിയിട്ട് അവർ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാൽ, അവർ അവരുടെ ഭർത്താക്കളെതങ്ങൾക്കിടയിൽ (സദാചാര) മര്യാദപ്രകാരം അവർ പരസ്പരം തൃപ്തിപ്പെട്ടാൽവിവാഹം ചെയ്യുന്നതിൽ നിന്ന് നിങ്ങളവരെ മുടക്കിയിടരുത്. ഇത് ധ ഈ കൽപന പ മൂലം, നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവർക്ക് സദുപദേശം നൽകപ്പെടുകയാണ്. അത് നിങ്ങൾക്ക് ഏറ്റം സംശുദ്ധമായതും, ഏറ്റം വൃത്തിയായതുമാകുന്നു. അല്ലാഹുവിനറിയാം; നിങ്ങൾക്ക് അറിഞ്ഞുകൂടാ. (232) നിങ്ങൾ വിവാഹമോചനം ചെയ്താൽ ِ ّ س َ اء َ 7لا സ്ത്രീകളെ എന്നിട്ടവർ എത്തി(യാൽ), പ്രാപിച്ചു അവരുടെ അവധി എന്നാൽ നിങ്ങളവരെ മുടക്കിയിടരുത് അവർ വിവാഹം ചെയ്യുന്നതിന് (ചെയ്യുന്നതിൽ നിന്ന്) അവരുടെ ഭർത്താക്കളെ അവർ പരസ്പരം തൃപ്തിപ്പെട്ടാൽ അവർക്കിടയിൽ മര്യാദ (സദാചാരം) അനുസരിച്ച് ذ َ ل ِ ك َ അത് അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു ആയിട്ടുള്ളവർക്ക് നിങ്ങളിൽ നിന്ന് വിശ്വസിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യനാളിലും നിങ്ങൾക്ക് ഏറ്റം സംശുദ്ധമായതാണ് അധികം വൃത്തിയായതും ُ َّ اللها അല്ലാഹു അറിയുന്നു و َ أ َ ن ْ നിങ്ങളാകട്ടെ നിങ്ങൾ അറിയുകയില്ല വിവാഹമോചനം നടത്തിയ ഭർത്താക്കളെയും, വിവാഹമോചനം നടത്തപ്പെട്ട സ്ത്രീകളുടെ കൈകാര്യ കർത്താക്കളെയും, മറ്റു ഉത്തരവാദ -പ്പെട്ടവരെ യും പൊതുവിൽ അഭിമുഖീകരിക്കുന്നതാണ് ഈ വചനം. എങ്കിലും സ്ത്രീയുടെ കൈകാര്യം നടത്തുന്ന ബന്ധുക്കളോടാണ് കൂടുതൽ ആഭിമുഖ്യമുള്ളത്. രണ്ടാമതായി, ത്വലാക്വ് നടത്തിയ ഭർത്താക്കളോടും, ഇദ്ദകാലത്ത് മടക്കി എടുക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീക്ക് സദാചാര മര്യാദകളെ അതിലംഘിക്കാത്ത വിധം പരസ്പരം തൃപ്തിപ്പെട്ട ഭർത്താക്കളെ സ്വീകരി -ക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്നും, അതിന് തടസ്സം നേരിടുമാറ് അവരെ മുട -ക്കിയിടുവാൻ പാടില്ലെന്നും രണ്ടുകൂട്ടരോടും അല്ലാഹു കൽപിക്കുന്നു. (അവരുടെ ഭർത്താക്കളെ) എന്ന് പറഞ്ഞതിൽ, വിവാഹമോചനം നടത്തിയ ആദ്യത്തെ ഭർത്താക്കളും, പുതുതായി ഭർത്തൃത്വം ഏൽക്കുവാൻ മുമ്പോട്ട് വരുന്നവരും ഉൾപ്പെടുന്നു. ഇരു ഭാഗത്തുനിന്നും പരസ്പരം നല്ല നിലക്കുള്ള തൃപ്തി എന്നുള്ളതാണ് പ്രധാനം. ബുഖാരീ (റ) മുതലായവർ ഉദ്ധരിച്ച ഒരു സംഭവത്തിൽനിന്ന് ഈ വചനത്തിലെ ആശയം കൂടുതൽ വ്യക്തമായി മനസ്സിലാക്കാം. അതിങ്ങനെയാണ്ഃ (റ)ന്റെ സഹോദരിയെ അവരുടെ ഭർത്താവ് ത്വലാക്വ് നടത്തി. ഇദ്ദഃ കഴിയുന്നതുവരെ മടക്കി എടുക്കാതെ അദ്ദേഹം അവരെ വിട്ടു. പിന്നെ, അദ്ദേഹത്തിന് ആ സ്ത്രീയോടും, സ്ത്രീക്ക് അദ്ദേഹത്തോടും സ്നേഹം തോന്നി. പിന്നീട് ആ സ് ത്രീയെ വിവാഹലോചന നടത്തിയവരുടെ കൂട്ടത്തിൽ അദ്ദേഹവും വിവാഹാലോചന നടത്തുകയുണ്ടായി. അപ്പോൾ (റ) പറഞ്ഞു: "ഹേ, വിഡ്ഢീ! അവളെക്കൊണ്ട് ഞാൻ നിന്നെ ആദരിക്കുകയും, അവളെ ഞാൻ നിനക്ക് ഇണയാക്കിത്തരുകയും ചെയ്തു. എന്നിട്ട് നീ അവളെ വിവാഹമോചനം നടത്തുകയാണ് ചെയ്തത്. അല്ലാഹുവിനെത്തന്നെയാണ! എനി, നിന്റെ അടുക്കലേക്ക് അവൾ ഒരിക്കലും മടങ്ങി വരുകയില്ല!' (റ) പറയുകയാണ്: "അപ്പോൾ, അദ്ദേഹത്തിന് അവളിലേക്കും, അവൾക്ക് ദ്ദേഹത്തിലേക്കുമുള്ള ആവശ്യം അല്ലാഹു അറിഞ്ഞു. അവൻ الخ എന്നുള്ള (ഈ) വചനം അവതരിപ്പിച്ചു. എന്റെ ഈ വിഷയത്തിലാണ് ഇത് അവതരിച്ചത്.' (ബു; തി; ജ; ദാ.) അവതരണഹേതു പ്രത്യേക സംഭവമായിരുന്നാലും ആയത്തിലെ വിധി പൊതുവെയുള്ളത് -തന്നെ. അപ്പോൾ, സദാചാരമര്യാദകൾക്കനുസരിച്ച് പരസ്പരം തൃപ്തി തോന്നിയ ഭർത്താക്കളെ വിവാഹം കഴിക്കുന്നതിന് സ്ത്രീകളെ അനുവ -ദിക്കാതെ, അവരുടെ കൈകാര്യക്കാരോ (വലിയ്യുകളോ) മറ്റാരെങ്കിലുമോ അവരെ കുടുക്കിലാക്കരുതെന്നാണ് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നത്. കുലമഹത്വം, പൂർവ്വവൈരം, ദുരഭിമാനം, ദുർവ്വാശി, പ്രതികാര മനഃസ്ഥിതി, സ്വാർത്ഥതാൽ പര്യം ആദിയായ കാരണങ്ങളാൽ, സ്ത്രീകളുടെ കൈകാര്യകർത്താക്കളും, ചിലപ്പോൾ നാട്ടു -കാരിൽ സ്വാധീനശക്തിയുള്ളവരും, ചിലപ്പോൾ മുമ്പ് വിവാഹമോചനം നടത്തിയ ഭർത്താക്കളും, അവരുടെ പക്ഷക്കാരുമൊക്കെ ഇങ്ങനെ സ്ത്രീകളെ വിഷമിപ്പിക്കുന്ന സംഭവങ്ങൾ സാധാരണമാണ്. മുൻ വചനത്തിലെന്നപോലെ, ഈ വചനത്തിലും ഈ വിഷയത്തിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യവും, അതിനെ അവഗണിക്കുന്നവർക്ക് അവൻ നൽകുന്ന താക്കീതും നോക്കുക! "നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യനാളി ലും വിശ്വസിച്ചുവരുന്നവർക്കാണ് ഇതുമുഖേന സദുപദേശം നൽകപ്പെടുന്നത്' എന്ന് ആദ്യമായി ഉണർത്തുന്നു. ഈ ഉപദേശം സ്വീകരിക്കാതിരിക്കുന്നത് അല്ലാഹു -വിലും അന്ത്യദിനത്തിലും ശരിക്ക് വിശ്വസമില്ലാത്തതുകൊണ്ടാണെന്നാണല്ലോ ഇതി ന്റെ അർത്ഥം. മറ്റൊരു അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ ഈ ഉപദേശം പാലിക്കാതിരിക്കുകയില്ല എന്ന് സാരം. തുടർന്നുകൊണ്ട് "അതാണ് നിങ്ങൾക്ക് ഏറ്റവും സംശുദ്ധമായതും വെടിപ്പുള്ളതും' എന്നും പറയു -ന്നു. ഈ ഉപദേശം വിലവെക്കാതിരുന്നാൽ ഇഹത്തിലും പരത്തിലും നിങ്ങൾക്കത് നിന്ദ്യതക്കും അപമാനത്തിനും കാരണമാകും. അതുകൂടാതെ കഴിക്കണമെങ്കിൽ ഈ ഉപദേശം നിങ്ങൾ പാലിക്കേണ്ടതാണെന്ന് സാരം. അവസാനം അല്ലാഹുവിന് എല്ലാം അറിയാം, നിങ്ങൾ നിങ്ങളുടെ സ്വന്തം ഗുണദോഷങ്ങളെ സംബന്ധിച്ചുപോലും അറിയുവാൻ കഴിയുകയില്ല. അഥവാ അതുകൊണ്ടാണ് ഇത്രയൊക്കെ ഉപദേശിക്കുന്നതും, ഇങ്ങനെയെല്ലാം വിവരിച്ചും തരുന്നതും എന്നുകൂടി ഉണർത്തിയിരിക്കുന്നു. ( ُ َّ اللها അല്ലാഹുവിന് അവന്റെ സൃഷ്ടികളുടെ ഗുണത്തിലുള്ള താൽപര്യം എത്ര മഹത്തരം!
2:233

۞وَٱلۡوَٰلِدَٰتُ يُرۡضِعۡنَ أَوۡلَٰدَهُنَّ حَوۡلَيۡنِ كَامِلَيۡنِۖ لِمَنۡ أَرَادَ أَن يُتِمَّ ٱلرَّضَاعَةَۚ وَعَلَى ٱلۡمَوۡلُودِ لَهُۥ رِزۡقُهُنَّ وَكِسۡوَتُهُنَّ بِٱلۡمَعۡرُوفِۚ لَا تُكَلَّفُ نَفۡسٌ إِلَّا وُسۡعَهَاۚ لَا تُضَآرَّ وَٰلِدَةُۢ بِوَلَدِهَا وَلَا مَوۡلُودٞ لَّهُۥ بِوَلَدِهِۦۚ وَعَلَى ٱلۡوَارِثِ مِثۡلُ ذَٰلِكَۗ فَإِنۡ أَرَادَا فِصَالًا عَن تَرَاضٖ مِّنۡهُمَا وَتَشَاوُرٖ فَلَا جُنَاحَ عَلَيۡهِمَاۗ وَإِنۡ أَرَدتُّمۡ أَن تَسۡتَرۡضِعُوٓاْ أَوۡلَٰدَكُمۡ فَلَا جُنَاحَ عَلَيۡكُمۡ إِذَا سَلَّمۡتُم مَّآ ءَاتَيۡتُم بِٱلۡمَعۡرُوفِۗ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ

(233) മാതാക്കൾ അവരുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടുകൊല്ലം മുലകൊടുക്കണം; (ഇത്) മുലകുടി (ക്കാലം) പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നവർക്കുള്ളതത്രെ. യാതൊരുവന് (സന്താനം) ജനിച്ചിരിക്കുന്നുവോ അവന്റെ മേലാണ് (ആചാര) മര്യാദയനുസരിച്ച് അവരുടെ (മുലകൊടുക്കുന്നവരുടെ) ആഹാരവും, വസ്ത്രങ്ങളും (ബാധ്യത) ഉള്ളത്. ഒരു ദേഹത്തോടും അതിന്റെ കഴിവ് (അനുസരിച്ച്) അല്ലാതെ ശാസിക്കപ്പെടുകയില്ല. ഒരു മാതാവ് അവളുടെ സന്താനം നിമിത്തമാകട്ടെ, യാതൊരുവനു (സന്താനം) ജനിച്ചുവോ അവൻ അവന്റെ സന്താനം നിമിത്തമാകട്ടെ, ദ്രോഹം ചെയ്യപ്പെട്ടുകൂടാ. അനന്തരാവകാശിയായുള്ളവന്റെ മേലും അതുപോലെ (ബാധ്യത)-യുണ്ട്. എനി, അവർ രണ്ടാളിൽനിന്നുമുള്ള പരസ്പര തൃപ്തിയോടെയും, കൂടിയാലോചനയോടെയും (മുലകുടി) പിരിക്കുവാൻ അവർ രണ്ടാളും രണ്ടാളുടെമേലും (അതിൽ) തെറ്റില്ല. നിങ്ങളുടെ സന്താനങ്ങൾക്ക് (മറ്റൊരുവൾ മുഖേന) മുലകുടിപ്പിക്കുവാൻ നിങ്ങൾ ഉദ്ദേശിച്ചുവെങ്കിൽ, അപ്പോൾ, (അതിനും) നിങ്ങളുടെമേൽ തെറ്റില്ല; നിങ്ങൾ കൊടുക്കുന്നത് (ആചാര) മര്യാദപ്രകാരം നിങ്ങൾ ഏൽപിച്ചു കൊടുത്താൽ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിൻ. (233) മാതാക്കൾ, പ്രസവിച്ച സ്ത്രീകൾ അവർ മുലകൊടുക്കണം أ َ و ْ لاد َ ه ُ ن َّ അവരുടെ കുട്ടി (സന്താനം)-കൾക്ക് രണ്ട് കൊല്ലം (രണ്ട്) പൂർണമായ ഉദ്ദേശിച്ചവർക്ക് പൂർത്തിയാക്കുവാൻ الر മുലകുടി യാതൊരുവന് ജനിച്ചുവോ അവന്റെ മേലാണ് അവരുടെ ആഹാരം, ഉപജീവനം അവരുടെ വസ്ത്രങ്ങളും മര്യാദപ്രകാരം ശാസിക്കപ്പെടുകയില്ല ن َ ف ْ س ٌ ഒരു ദേഹവും, ആത്മാവും അതിന്റെ കഴിവ് (സാധിക്കുന്നത്) അല്ലാതെ ദ്രോഹിക്കപ്പെട്ടുകൂടാ, ഉപദ്രവം ഏൽപിക്കപ്പെടരുത് ഒരു മാതാവും അവളുടെ കുട്ടി (സന്താനം) നിമിത്തം യാതൊരുവന് ജനിച്ചുവോ അവനും (പിതാവും) പാടില്ല അവന്റെ കുട്ടി (സന്താനം) കാരണം അനന്തരാവകാശിയുടെ മേലുമുണ്ട് അതുപോലെയുള്ളത് എനി അവർ രണ്ടാളും ഉദ്ദേശിച്ചെങ്കിൽ ف ِ ص َ الا (മുലകുടി) പിരിക്കുവാൻ പരസ്പര തൃപ്തിയോടെ അവർ രണ്ടാളിൽ നിന്നും അന്യോന്യം ആലോചനയോടെയും എന്നാൽ തെറ്റില്ല, കുറ്റമില്ല അവർ രണ്ടാളുടെമേൽ നിങ്ങൾ ഉദ്ദേശിച്ചെങ്കിൽ നിങ്ങൾ മുല കൊടുപ്പിക്കുവാൻ أ َ و ْ لاد َ ك ُ م ْ നിങ്ങളുടെ സന്താനങ്ങൾക്ക് എന്നാൽ കുറ്റമില്ല, തെറ്റില്ല നിങ്ങളുടെ മേൽ, നിങ്ങൾക്ക് നിങ്ങൾ ഏൽപിച്ചുകൊടുത്താൽ നിങ്ങൾ കൊടുക്കുന്നത് മര്യാദപ്രകാരം, ആചാരമനുസരിച്ച് اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിങ്ങൾ അറിയുകയും ചെയ്യുവിൻ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ب َ ص ِ ير ٌ കണ്ടറിയുന്നവനാണ് (എന്ന്) കഴിഞ്ഞ ചില വചനങ്ങളിൽ വിവാഹമോചനത്തെയും അതുമായി ബ ന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് പ് രസ്താവിച്ചു. ഈ വചനത്തിൽ ശിശുക്കളുടെ മുലകുടി സംബന്ധമായി ചില കാര്യങ്ങൾ വിവരിക്കുന്നു. ശിശുക്കളെ പാലൂട്ടി വളർത്തു ന്ന കാര്യം വൈവാഹിക ജീവിതത്തിന്റെ ഒരു വശമാണല്ലോ. ഭാര്യാഭർത്താക്കൾ തമ്മിൽ വിവാഹമോചനം വഴി വേർപിരിയുമ്പോൾ അതൊരു വലിയ പ്രശ്നമായിമാറുന്നു. അതുകൊണ്ടാണ് പരമ കാരുണികനായ അല്ലാഹു വിവാഹമോചനം സംബന്ധമായ കാര്യങ്ങളോടൊപ്പം ഇക്കാര്യവും വിവരിക്കുന്നത്. ഈ വചനത്തിലടങ്ങിയ നിയമ നിർദ്ദേ -ശങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:- (1) കുട്ടികളുടെ കുട്ടികളെ മുലകൊടുക്കേണ്ടത്. "മാതാക്കൾ അവരുടെ സന്താനങ്ങൾക്ക് മുലകൊടുക്കണം دلا ْ و َ أ എന്നാണ് അല്ലാഹു പറഞ്ഞ വാക്ക്. അവർ പ്രസവിച്ച കുട്ടികൾക്ക് അവരാണല്ലോ മുലകൊടുക്കുവാൻ ബാദ്ധ്യസ്ഥരും അവ -കാശപ്പെട്ടവരും എന്നൊരു സൂചന ആ വാക്യത്തിൽ കാണാം. അപ്പോൾ മാതാക്കൾക്ക് അത് നിറവേറ്റുവാൻ കഴിയാത്ത സാഹചര്യത്തിലേ മറ്റു മാർഗങ്ങൾ ആരായേണ്ടതുള്ളൂവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. മുലപ്പാലല്ലാത്ത മറ്റു പാലുകളോ, കൃത്രിമാഹാരങ്ങളോ നൽകി ശിശുക്കളെ വളർത്തുകയും, അമ്മമാർ അവരുടെ യുവത്വവും സൗന്ദര്യവും കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് ആ കൃത്യത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നത് ഒരു പരിഷ്കാരമായി ചിലർ കരുതാറുണ്ട്. പക്ഷേ, ശിശുക്കളുടെ ആരോഗ്യത്തിനും നന്മക്കുംമാതാക്കളുടെ പരിഷ്കാരം ഹാനി വരുത്തുമെന്നുള്ള വസ്തുത വൈദ്യശാസ്ത്ര വിദഗ്ദ്ധൻമാർക്കിടയിൽ സമ്മതിക്കപ്പെട്ട ഒരു യാഥാർത്ഥ്യമാകുന്നു. (2) പൂർണമായ രണ്ട് കൊല്ലമാണ് മുലകുടിയുടെ കാലം. ന്നാ നാലോ മാസം കഴിയുമ്പോൾ മുലപ്പാലിന് പുറമെ മറ്റു ഭക്ഷണങ്ങളും കുറേശ്ശെ കുട്ടി കഴിക്കുമെങ്കിലും അക്കാലത്ത് മുലപ്പാലിന്റെ ആവശ്യം കുട്ടിക്ക് ഇല്ലാതാകുന്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ആരോഗ്യശാസ്ത്രം മറ്റാരെക്കാളും അറിയുക അല്ലാഹുവിനാണല്ലോ. (3) രണ്ടുകൊല്ലക്കാലം എന്ന് പറഞ്ഞത് മുലകുടിയുടെ പരിപൂർണ കാലമാകുന്നു. അഥവാ, താഴെ പ്രസ്താവിക്കുന്ന ഉപാധികളുള്ളപ്പോൾ രണ്ട് കൊ ല്ലം പൂർത്തിയാക്കിക്കൊള്ളണമെന്നില്ല. രണ്ടുകൊല്ലത്തിലധികം കാലം മാതാവ് മുല -കൊടുക്കുകയോ, അതിന് വേണ്ടചിലവ് പിതാവ് വഹിക്കുകയോ വേണ്ടതില്ല. തികയുന്നതിന് മുമ്പ് പ്രത്യേക കാരണം കൂടാതെ രണ്ടാൾക്കും അവരവരുടെ ബാധ്യതയിൽ നിന്ന് സ്വന്തം നിലക്ക് ഒഴിഞ്ഞുമാറാവുന്നതുമല്ല. മുലകുടിയുടെ കാലം രണ്ടുകൊല്ലമാണെന്ന് നിശ്ചയിക്കപ്പെട്ട -തിൽ നിന്ന് മറ്റൊരു കാര്യം കൂടി ഗ്രഹിക്കുവാൻ കഴിയും. മുലകൊടുക്കുന്നത് കുട്ടിയുടെ യഥാർത്ഥ മാതാവല്ലാത്ത മറ്റുവല്ല സ്ത്രീയുമാണെങ്കിൽ, മുല കുടിച്ച കുട്ടിയും വളുമായി ആ മുലകുടി നിമിത്തം ഒരു മാതൃബന്ധം ഉണ്ടായിത്തീരുമെന്നും, വിവാഹകാര്യങ്ങളിലും മറ്റും ഈ മുലകുടി ബന്ധം കുടുംബ ബന്ധം പോലെത്തന്നെ പരിഗണിക്കപ്പെടുമെന്നുമാണല്ലോ ഇസ്ലാമിലെ വിധി. ഈ മുലകുടി ബന്ധം സ്ഥാപിതമാകുന്നത് കുട്ടിക്ക് രണ്ട് വയസ്സ് മുലകുടിക്കുമ്പോൾ മാത്രമായിരിക്കുമെ -ന്നും, പിന്നീട് മുലകുടിക്കുന്നതുകൊണ്ട് ഈ ബന്ധം സ്ഥാപിതമാകുകയില്ലെന്നും ഇതിൽ നിന്ന് - മുലകുടിയുടെ പൂർണമായ കാലം രണ്ടുകൊല്ലമാണ് എന്ന് പറഞ്ഞതിൽ നിന്ന്മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായവും അതാണ് . ഹദീഥിന്റെ പിൻബലവും അതിനാണുള്ളത്. (4) മുലകൊടുക്കുന്ന മാതാക്കൾക്ക് ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമുള്ള വക നൽകേണ്ടതുണ്ട്. കുട്ടി ആർക്ക് ജനിച്ചുവോ നൽകുവാൻ ബാദ്ധ്യസ്ഥൻ. രണ്ടുപേരും വിവാഹബന്ധത്തിലുള്ളപ്പോൾ കുട്ടി -മുലകുടിക്കുവാനില്ലെങ്കിലും അത് ഭർത്താവിന്റെ കടമയാകുന്നു. വിവാഹബന്ധം നിലവിലില്ലാത്തപ്പോൾ കുട്ടിക്ക് മുലകൊടുത്ത് വളർത്തിപ്പോരുവാൻ അവൾ മിനക്കെടുന്നതിന്റെ പേരിലും, അക്കാലത്ത് വേറെ ഉപജീവന മാർഗങ്ങളിൽ പ്രവേശിക്കുവാൻ വേണ്ട്ര ത സമയവും സൗകര്യവും അവൾക്ക് ഉണ്ടായിരിക്കാത്തതിന്റെ പേരിലും അവൾക്ക് ന ൽകപ്പെടുന്ന ഒരു ആനുകൂല്യവും അവകാശവുമാണത്. എന്നല്ലാതെ, തന്റെ കു ട്ടിക്ക് മുലകൊടുക്കുന്നതിനുള്ള ഒരു നിശ്ചിത പ്രതിഫലമോ, കൂലിയോ എന്ന നിലക്ക ല്ല അത്. അല്ലാഹു പറഞ്ഞ വാക്കുകളിൽനിന്നുതന്നെ ഇത് മനസ്സിലാക്കാവുന്നതാകുന്നു. പിതാവിന്റെ ബാദ്ധ്യതകളാണിത് എന്ന് പറയാതെ, കുട്ടി ഏതൊരുവന് ജനി -ച്ചുവോ അവന്റെ ബാദ്ധ്യതയാണ് الخ ) എന്ന് പറഞ്ഞതും അർത്ഥവത്താണ്. അവന് ജനിച്ച കുട്ടിയെ മുലകൊടുത്ത് വളർത്തുവാൻവേണ്ടുന്ന ചിലവുകൾ ചെയ്യേണ്ടത് സ്വാഭാവികമായും അവനാണ് എന്നത്രെ ഇത് സൂചിപ്പിക്കുന്നത്. (5) ഭക്ഷണത്തിനും വസ്ത്രത്തിനും നൽകപ്പെടേണ്ടുന്ന തുകയോ അളേ വാ നിർണയിക്കപ്പെട്ടിട്ടില്ല. സാധാരണ നിലക്ക് മര്യാദയായി കരുതപ്പെ -ടുന്ന അളവിൽ എന്നേയുള്ളൂ. അഥവാ കഷ്ടപ്പെടാതെയും, മറ്റുള്ളവരെ ആശ്രയി -ക്കാതെയും അവളുടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യം ഇതുമുഖേന അവൾക്ക് ലഭിക്കണം. രണ്ടുകൂട്ടരുടെയും കഴിവ്, ജീവിതമാർഗം. ജീവിതരീതി, കുടുംബനില, നാടിന്റെയും കാലത്തിന്റെയും പരിതഃസ്ഥിതി ഇതെല്ലാം അനുസരിച്ച് ഇതിന്റെ അളവും തോതും വ്യത്യാസപ്പെടുന്നതാണ്. തമ്മിൽ തർക്കം നേരിടുന്നപക്ഷം മദ്ധ്യസ്ഥൻമാർ മുഖേനയോ, അധികാരസ്ഥൻമാർ മുഖേനയോ സംഖ്യയും തോതും നിർണയിക്കാവുന്ന -താണ്. ഓരോരുത്തന്റെയും കഴിവും ബാധ്യതയും അനുസരിച്ചേ അവൻ നൽകേണ്ടതുള്ളുതാനും. (6) കഴിവിനപ്പുറം നൽകുവാൻ പിതാവിനോടോ, അത്യാവശ്യത്തിൽ കുറഞ്ഞതുകൊണ്ട് മതിയാക്കുവാൻ മാതാവിനോടോ നിർബന്ധിക്കുവാനും പാടില്ലാത്തതാകുന്നു. ഇക്കാര്യം ഇക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. പിതാവിന്റെ കഴിവും ഞെരുക്കവും പരിഗണിക്കപ്പെടാതെ കഴിയുന്നത്ര വലിയ സംഖ്യ വിധിച്ചു കിട്ടുവാൻ വേണ്ടി മാതാവിന്റെ ഭാഗക്കാരും, നേരെമറിച്ച് മാതാവിന് നൽ കേണ്ടുന്ന സംഖ്യയിൽ നിന്ന് കഴിവതും ഒഴിവായിക്കിട്ടുവാൻ വേണ്ടി പിതാവിന്റെ ഭാ ഗക്കാരും കൃത്രിമ രേഖകളുമായി കോടതികളെ സമീപിക്കൽ ഇക്കാലത്ത് പലരുടെയും പ തിവാണല്ലോ. (7) ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള തുക കൊടുക്കുന്നതിലും വാങ്ങുന്നതിലും മാത്രമല്ല, മറ്റുള്ള കാര്യങ്ങളിലും തന്നെ മുലകുടിക്കുന്ന കുട്ടിമൂലം മാതാവിനോ പിതാവിനോ ഉപദ്രവം ഉണ്ടാക്കാവതല്ല. കുട്ടിയെ തനിക്ക് വിട്ടുകിട്ടാതെ, അല്ലെങ്കിൽ ചിലവിനുള്ള വക നൽകപ്പെടാതെ, അല്ലെങ്കിൽ തനിക്ക് വിവാഹത്തിലേർപ്പെടുവാൻ നിവൃബുദ്ധിമുട്ടുകളൊന്നും കുട്ടിമൂലം മാതാവിന് വരുത്തുവാൻ പാടില്ല. കുട്ടിയെ ഏറ്റുവാങ്ങാതെ, കഴിവിൽ കവിഞ്ഞ സംഖ്യ ആവശ്യപ്പെട്ടുകൊണ്ട്, കുട്ടിയെ കാണുവാൻപോലും അനുവദിക്കാതെ എന്നിങ്ങനെയുള്ള ബു ദ്ധിമുട്ടുകളൊന്നും പിതാവിനും വരുത്തുവാൻ പാടില്ല. രണ്ടുപേരും വിവാഹബന്ധത്തിലായിരിക്കുമ്പോഴും ഇത്തരം കാര്യങ്ങളെല്ലാം സൂക്ഷിക്കേണ്ടത് തന്നെ. എങ്കിലും വിവാഹബന്ധം നിലവിലില്ലാത്തപ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടല്ലോ. (8) അനന്തരാവകാശികൾക്കും മേൽപറഞ്ഞതുപോലെയുള്ള ബാ ധ്യതയുണ്ട്. വാക്യത്തിന്റെ അർത്ഥവ്യാഖ്യാനങ്ങളിൽ ഒന്നിലധികം അഭിപ്രായ വ്യത്യാസങ്ങൾ കാണാവുന്നതാണ്. അനന്തരാവകാശി ( الو َ ارث ) എന്ന് പറഞ്ഞത് പിതാവിന്റെ അവകാശികളെ ഉദ്ദേശിച്ചും, അവകാശികളിൽതന്നെ മാതാപിതാക്കൾപോലെയുള്ള അടുത്ത അവകാശി ( العصبة )-കളെ ഉദ്ദേശിച്ചും ആയിരിക്കുവാൻ സാധ്യതയുള്ളതാണ് ഈ അഭിപ്രായ ഭിന്നിപ്പിന് പ്രധാന കാരണം. "അതുപോലെയുള്ളത് എന്ന് പറഞ്ഞതിൽ മുമ്പ് പറഞ്ഞ എല്ലാ ബാധ്യതകളും ഉൾപെടുവാനും, അതിന്റെ തൊട്ടുമുമ്പ് പറഞ്ഞ കാര്യംമാതാവിനും പിതാ -വിനും കുട്ടിമൂലം ദ്രോഹം ഉണ്ടാകാവതല്ല എന്നുള്ളത്മാത്രം ഉദ്ദേശിക്കപ്പെട്ടിരിക്കുവാനും സാധ്യതയുണ്ട്. ഇതാണതിന് മറ്റൊരു കാരണം. ഈ ഓരോ ബാധ്യതയെയും അടിസ്ഥാനമാക്കി ആ ഒരൊറ്റ ചെറുവാക്യത്തിൽ നിന്ന് ശാഖോപശാഖകളായ പല കാര്യങ്ങളും കർമശാസ്ത്ര നിയമങ്ങളിൽ വിവരിക്കപ്പെട്ടു കാണാം. ഇത് സംബന്ധിച്ച് സയ്യിദ് -റശീദുരിദ്വാ (റ) "തഫ്സീറുൽമനാറി'ൽ പ്രസ്താവിച്ചതാണ് നമുക്കും ഇവി ടെ പറയുവാനുള്ളത്. അതായത്, ഇത്രയും വിപുലമായ അർത്ഥസാധ്യതയുള്ള ഈ വാചകം അല്ലാഹു ഇവിടെ ഉപയോഗിച്ചതിന്റെ രഹസ്യം, ഒരുപക്ഷേ അവയെല്ലാം അതിൽ ഉൾക്കൊണ്ടിരിക്കണമെന്നുള്ളത് തന്നെയായിരിക്കും. (അല്ലാഹുവിനറിയാം.) ഒരു കാര്യം ധൈര്യമായി പറയാം: പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലെങ്കിൽ, അല്ലെങ്കിൽ രോഗം മറ്റോ ജീവിച്ചിരിപ്പില്ലാത്ത ഫലത്തിലാണെങ്കിൽ, ഇരുകൂട്ടരുടെയും ബന്ധപ്പെട്ടവർ കുട്ടിയുടെ കാര്യത്തിൽ വേണ്ടതുചെയ്യേണ്ടതുണ്ട്. (9) രണ്ടുകൊല്ലമാണ് മുലകുടിയുടെ കാലം എന്ന് പറഞ്ഞുവല്ലോ. എന്നാൽ വല്ല പരിതഃസ്ഥിതിയും നിമിത്തം മാതാപിതാക്കൾ തമ്മിൽ പരസ്പരം തൃപ്തിയോടെ കുട്ടിയുടെ മുലകുടി അതിന് മുമ്പ് തന്നെ നിർത്ത -ണമെന്ന് തീരുമാനിക്കുന്നതിന് വിരോധമില്ല. പക്ഷേ, തീരുമാനം ഏകപക്ഷീയമാ -കരുത്. കാരണം, തന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻവേണ്ടി മാതാവും, തന്റെ ബാദ്ധ്യതകളിൽനിന്ന് മുക്തി ലഭിക്കുവാൻ പിതാവും ചിലപ്പോൾ ധൃതികൂട്ടിയെന്ന് വരും. യ സംബന്ധിച്ചിടത്തോളം അത് ദോഷകരവുമായിരിക്കും. രണ്ട് ഭാഗത്തുനിന്നുമുള്ള സ്വന്തം കുഞ്ഞുങ്ങളോടുപോലും കരുണതോന്നാത്ത മൃഗീയ പരിഷ്കാരത്തിന്റെ ലഹരി ബാധിക്കാത്ത മാതാപിതാക്കളാ -ണെങ്കിൽതങ്ങളുടെ കുട്ടിയുടെ നന്മകൂടി തീരുമാ -നമുണ്ടാകാവൂ. (10) കുട്ടിയുടെ നന്മയോ, മാതാവിന്റെ വിഷമതയോ പിതാവിന്റെ പരിതഃസ്ഥിതികളോ പരിഗണിച്ച് മാതാവല്ലാത്ത മറ്റു വല്ല സ്ത്രീകളെയും കുട്ടിക്ക് മു ല കൊടുത്തു വളർത്തുവാൻ ഏൽപിക്കുന്നതിൽ മാതാപിതാക്കൾക്ക് കുറ്റമില്ല. ഇക്കാര്യത്തിൽ ഇവിടെ അല്ലാഹു പ്രത്യേക ഉപാധികളൊന്നും പറഞ്ഞു കാണുന്നില്ല. എങ്കിലും, മാതാവിന്റെ അനുമതി കൂടാതെ പിതാവോ, പിതാവിന്റെ സമ്മതമില്ലാതെ മാതാവോ അങ്ങനെ ചെയ്യുവാൻ വിവരിച്ച വസ്തുതകളിൽനിന്ന് മനസ്സിലാക്കാ -വുന്നതാണ്. സൂ:ത്വലാക്വ് (നിങ്ങൾ പരസ്പരം ഞെരുക്കം പ്രകടിപ്പിക്കുന്നപക്ഷം അവന്ഭർത്താവിന്വേണ്ടി മറ്റൊരു സ്ത്രീ മുല കൊടുക്കാം) എന്ന് പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധേയമാകുന്നു. ഈ വിഷയം ഇവിടെയും സൂ: ത്വലാക്വിലും പിതാക്കളെ അഭിമുഖീകരിച്ചുകൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ നന്മയെപ്പറ്റി ഗൗനിക്കേണ്ടുന്ന ബാദ്ധ്യതയിൽ പിതാക്കൾക്കാണ് മുൻഗണനയെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. (11) മറ്റൊരു സ്ത്രീയാണ് കുട്ടിക്ക് മുലകൊടുക്കുന്നതെങ്കിൽ അവൾക്കും സാധാരണ ആചാരമര്യാദയനുസരിച്ചുള്ള വേതനം ലോഭം കൂടാതെ നൽ കേണ്ടതാണ്. അതിൽ പിശുക്ക് പിടിക്കുകയോ, അമാന്തം വരുത്തുകയോ ചെയ്തുകൂടാ. ഇത് സ്വന്തം കുട്ടിക്ക് തന്നെ ദോഷമായി ഭവിക്കുന്നതിന് പുറമെ ആ കുട്ടിയെ വളർത്തുന്ന മാതാവിനോട് ചെയ്യുന്ന അനീതിയുമായിരിക്കുമല്ലോ. (12) നിയമോപദേശങ്ങൾ വിവരിച്ചശേഷം പലപ്പോഴും അല്ലാഹു ഉണർത്താറുള്ളതുപോലെ മേൽപറഞ്ഞ കാര്യങ്ങളെല്ലാം ശരിക്കും പാലിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അതിൽ വീഴ്ചയോ, കൃത്രിമമോ നടത്തുന്നത് അല്ലാഹു ഓർമി -പ്പിക്കുന്നു.
2:234

وَٱلَّذِينَ يُتَوَفَّوۡنَ مِنكُمۡ وَيَذَرُونَ أَزۡوَٰجٗا يَتَرَبَّصۡنَ بِأَنفُسِهِنَّ أَرۡبَعَةَ أَشۡهُرٖ وَعَشۡرٗاۖ فَإِذَا بَلَغۡنَ أَجَلَهُنَّ فَلَا جُنَاحَ عَلَيۡكُمۡ فِيمَا فَعَلۡنَ فِيٓ أَنفُسِهِنَّ بِٱلۡمَعۡرُوفِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ

(234) നിങ്ങളിൽ നിന്ന് യാതൊരു കൂട്ടർ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചു പോകുകയും ചെയ്യുന്നുവോ, (അവരുടെ ശേഷം) അവർ ധ ആ ഭാര്യമാർ പ അവരുടെ ദേഹങ്ങളുമായി നാലുമാസവും ഒരു പത്തും ധ പത്ത് ദിവസവും പ കാത്തിരിക്കണം. എന്നിട്ട്, അവർ തങ്ങളുടെ അവധി പ്രാപിച്ചാൽ, അപ്പോൾ അവർ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തിൽ (ആചാര) മര്യാദയനുസരിച്ച് ചെയ്യുന്നതിൽ നിങ്ങളുടെ മേൽ തെറ്റില്ല. അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 6അ 6അ6അ (234) ّ َ ِ ين َൃا َ و യാതൊരു കൂട്ടർ അവർ മുഴുവനുമായി പിടിച്ചെടുക്കപ്പെടുന്നു (മരിക്കുന്നു) നിങ്ങളിൽ നിന്ന് അവർ വിട്ടേക്കുകയും ചെയ്യുന്നു ഇണകളെ (ഭാര്യമാരെ) സ്ത്രീകൾ കാത്തിരിക്കണം അവരുടെ ദേഹങ്ങളുമായി, സ്വന്തങ്ങളും കൊണ്ട് നാലുമാ- ഒരു പത്തും (പത്തുദിവസവും) എന്നിട്ട് അവർ എത്തിയാൽ, പ്രാപിച്ചാൽ അവരുടെ അവധി അപ്പോൾ തെറ്റില്ല നിങ്ങളുടെ മേൽ അവർ ചെയ്യുന്നതിൽ അവരുടെ സ്വന്തം(-കാര്യ)-ങ്ങളിൽ, ദേഹങ്ങളെപ്പറ്റി മര്യാദ (ആചാര) പ്രകാരം ُ َّ اللها َ و അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خ َ ب ِ ير ٌ സൂക്ഷ്മമായി അറിയുന്നവനാണ്. ت َ و َ في (തവഫ്ഫാ) എന്നാൽ "നിറവേറ്റുക, പൂർത്തിയാക്കുക, മുഴുവ ൻ എടുക്കുക' എന്നൊക്കെയാണ് വാക്കർത്ഥം. ഒരാൾ മരണപ്പെടുന്നത് അയാളുടെ ആ യുഷ്കാലം അല്ലാഹു പൂർത്തിയാക്കുമ്പോഴാണല്ലോ. അതുകൊണ്ട് "മരണപ്പെടുക' എന്ന ഉദ്ദേശ്യത്തിൽ ആ ധാതുവിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കപ്പെടുക സാധാരണമാണ്. മരണപ്പെടുക എന്ന അർത്ഥത്തിൽ "കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു' എന്നുംമറ്റും മലയാളത്തിൽ പറയപ്പെടാറുള്ളതുപോലെ അറബിയിലുള്ള ഒരു പ്രയോഗമാണിത്. ع َ (അശ്ർ) എന്ന വാക്കിന് "പത്ത്' എന്നേ വാക്കർത്ഥമുള്ളുവെങ്കിലും ഉദ്ദേ ശ്യം പത്തുദിവസം എന്നാകുന്നു. ദിവസങ്ങളാണുദ്ദേശ്യമെന്ന് മനസ്സിലാക്കാവുന്ന സന്ദർഭങ്ങളിൽ എണ്ണംപറഞ്ഞു മതിയാക്കൽ അറബിയിൽ പതിവുള്ളതാണ്. (20:1 03 ലും ഇങ്ങനെ ഉപയോഗിച്ചു കാണാം.) ഭർത്താക്കൾ കാലഗതി പ്രാപിക്കുമ്പോൾ, അവരുടെ ഭാര്യമാർ നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കേണ്ടതുണ്ട്. അതുകഴിഞ്ഞാൽ അവർക്ക് സദാചാര മര്യാദകൾക്ക് വിരുദ്ധമല്ലാത്തവിധം അവരുടെ ഭാവി കാര്യം തീരുമാനിക്കാവുന്നതാണ്. അതിൽ അവരെ മുടക്കം ചെയ്യാൻ പാടില്ല. അവർക്ക് ഇഷ്ടപ്പെട്ട ഭർത്താക്കളെ സ്വീകരിക്കുകയോ, തൽക്കാലം വിവാഹം യുക്തംപോലെ ചെ യ്യാം എന്ന് സാരം. ഇദ്ദ കാലങ്ങളിൽ വിവാഹവും വിവാഹാലോചനയും ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള ഈ ഇദ്ദയിൽ സൗന്ദര്യാലങ്കാര ങ്ങൾ ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. വിലക്കുകളെല്ലാം ഇദ്ദയോ -ടൊപ്പം അവസാനിക്കുന്നു. ഭർത്താവ് മരണപ്പെട്ടാൽ ഒരു കൊല്ലം വരെ സ്ത്രീകൾ അതി -ദയനീയമായ നിലയിൽ ദുഃഖാചരണം നടത്തുന്ന സമ്പ്രദായമായിരുന്നു ജാഹിലിയ്യാ കാലത്തുണ്ടായിരുന്നത്. അതുവരെ നിന്ദ്യവും മലിനവുമായ വസ്ത്രം ധരിച്ചു കൂട്ടുകുടുംബങ്ങളുമായി സമ്പർക്കം പാടില്ലാതെ, വല്ല കുടിലിലോ മറ്റോ വീട്ടുമൃഗങ്ങൾ കണെ ക്ക കഴിഞ്ഞുകൂടേണ്ടിയിരുന്നു. അതോടൊപ്പം കുറേ അന്ധവിശ്വാസങ്ങളും അനാ -ചാരങ്ങളും ആചരിക്കുകയും വേണ്ടിയിരുന്നു. ഇസ്ലാമാകട്ടെ, ഇദ്ദയുടെ കാലം അതിന്റെ മൂന്നിലൊന്നാക്കി ചുരുക്കുകയും ദു:ഖാചരണത്തിലെ നിരർത്ഥകമായ മാമൂലുകളെല്ലാം ഇല്ലാതാക്കുകയും ചെയ്തു. സൗന്ദര്യാലങ്കാരങ്ങളിൽ നിന്നും വിവാഹാലോചനകളിൽ നിന്നും ഒഴിവായാൽ മതിയെന്നും നിശ്ചയിച്ചു. നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീയും തന്നെ പരിൽ നാലുമാസവും പത്തുദിവസവുമല്ലാതെമറ്റാരെങ്കിലും പരിൽ മൂന്നിലധികംദിവസം - ദുഃഖാചരണം നടത്തുന്നത് അനുവദനീയമാകുകയില്ല.' (ബു; മു.) ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള ഇദ്ദഃ നാലുമാസവും പത്ത് ദിവ -സവുമാണെചെറുപ്പവലിപ്പമോ, സംയോഗം നടന്നി ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നാണ് ആയത്തിൽ നിന്ന് വരുന്ന -ത്. വിശദാംശങ്ങളിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട് താനും. എന്നാൽ വിധിയിൽ നിന്ന് ഗർഭിണികൾ ഒഴിവാണെന്നും, അവരുടെ ഇദ്ദ ഗർഭം പ്രസവിക്കു -ന്നതുവരെ മാത്രമാണെന്നും സൂ: ത്വലാക്വ് 4-ാം വചനത്തിൽ നിന്ന് വ്യക്തമാണ്. -ദുബ്നുഖൗലഃ (റ) മരണമടയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുബൈ-ഇയ്യഃ ( س ُ بيع ِ ية ) ഗർഭിണിയായിരുന്നെന്നും അധികം താമസിയാതെ അവർ പ്രസവിക്കുകയും അതോടെ അവരുടെ ഇദ്ദ അവസാനിച്ചതായി നബി വിധികൊടുക്കുകയും ചെയ്തുവെന്നും ബുഖാരിയും, മുസ്ലിമും രേഖപ്പെടുത്തിയിട്ടുമുണ്ട്. വിവാഹമോചനത്തിനും, ഭർത്താവിന്റെ മരണത്തിനും ശേഷം സ്ത്രീകൾ ഇദ്ദ ആചരിക്കാൻ നിയമിച്ചതിലടങ്ങിയ ഒരു പ്രധാന ഉദ്ദേശ്യം അവർക്ക് എന്നറിയുകയാണ്. അതാകട്ടെ സാധാരണ ഗ തിയിൽ മൂന്നുനാല് മാസം കൊണ്ട് അറിയപ്പെടുകയും ചെയ്യും. എന്നിരിക്കെ, നാലുമാസവും പത്തുദിവസവുമെന്ന് ഇവിടെ ഇദ്ദ കാലം കൃത്യമായി നിയമിച്ചതിന്റെ രഹസ്യമെന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം എന്ന് മാത്രമേ നമുക്ക് പറയുവാൻ സാധിക്കയുള്ളൂ. ഇതുപോലെ, നമസ്കാരത്തിന്റെ എണ്ണം, സകാത്തിന്റെ ചില ദിക്റുകളുടെ എണ്ണം എന്നിങ്ങനെ പലതിന്റെയും നിർണയത്തിലടങ്ങിയ യു ക്തി രഹസ്യം നമുക്കറിഞ്ഞുകൂടാത്തതായുണ്ട്. ചിലതിൽ ചില തത്വങ്ങൾ അട -ങ്ങിയതായി ഊഹിക്കുവാൻ നമുക്ക് കഴിയുമെന്നല്ലാതെ വസ്തുനിഷ്ഠമായി അവയെപ്പറ്റി തീരുമാനിക്കുവാൻ സാധ്യമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങൾക്ക് ت َ عبدى ("ത-അബ്ബുദീ' - ആരാധനാപരമായ കാര്യം) എന്ന് പറയപ്പെടുന്നു. ഈ ഇദ്ദയോട് ബന്ധപ്പെട്ട ചില കാര്യങ്ങൾകൂടി അടുത്ത വചനത്തിൽ അല്ലാഹു തുടർന്നു പറയുന്നു:-
2:235

وَلَا جُنَاحَ عَلَيۡكُمۡ فِيمَا عَرَّضۡتُم بِهِۦ مِنۡ خِطۡبَةِ ٱلنِّسَآءِ أَوۡ أَكۡنَنتُمۡ فِيٓ أَنفُسِكُمۡۚ عَلِمَ ٱللَّهُ أَنَّكُمۡ سَتَذۡكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُواْ قَوۡلٗا مَّعۡرُوفٗاۚ وَلَا تَعۡزِمُواْ عُقۡدَةَ ٱلنِّكَاحِ حَتَّىٰ يَبۡلُغَ ٱلۡكِتَٰبُ أَجَلَهُۥۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ مَا فِيٓ أَنفُسِكُمۡ فَٱحۡذَرُوهُۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَفُورٌ حَلِيمٞ

(235) (ആ) സ്ത്രീകളുടെ വിവാഹാർത്ഥന സംബന്ധിച്ച് നിങ്ങൾ (വല്ലതും) സൂചന നൽകുകയോ, അല്ലെങ്കിൽ നിങ്ങളുടെ മനസ്സുകളിൽ ഒളിച്ചുവെക്കുകയോ ചെയ്യുന്നതിൽ നിങ്ങളുടെ മേൽ തെറ്റില്ല. നിങ്ങൾ വഴിയേ അവരെ ഓർത്തേക്കുന്നതാണെന്ന് അല്ലാഹുവിനറിയാം. എങ്കിലും, നിങ്ങൾ അവരോട് രഹസ്യമായി (ഒരു) വാഗ്ദാനം നടത്തരുത്;- നിങ്ങൾ മര്യാദയുള്ള വല്ല വാക്കും പറയുക എന്നുള്ളതല്ലാതെ. നിയമം അതിന്റെ അവധിയിലെത്തുന്നതുവരേക്കും വിവാഹബന്ധം നിങ്ങൾ തീർച്ചപ്പെടുത്തുകയും ചെയ്യരുത്. മനസ്സുകളിലുള്ളത് അറിയുമെന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുക. ആകയാൽ, നിങ്ങൾ അവനെ ശ്രദ്ധിച്ചു (കാത്തു) കൊള്ളുവിൻ. അല്ലാഹു വളരെ പൊറുക്കുന്നവനും, സഹനശീലനുമാണെന്ന് നിങ്ങൾ അറിയുകയും ചെയ്യുവിൻ. (235) നിങ്ങളുടെ മേൽ തെറ്റില്ല ف ِ يم َ ا യാതൊന്നിൽ, ഒരു കാര്യത്തിൽ അതിനെപ്പറ്റി നിങ്ങൾ സൂചന നൽകി വിവാഹാർത്ഥന സംബന്ധിച്ച് ِ ّ س َ اء ِ 7لا (ആ) സ്ത്രീകളുടെ അല്ലെങ്കിൽ നിങ്ങൾ ഒളിച്ചു (മറച്ചു) വെച്ചു നിങ്ങളുടെ സ്വന്തങ്ങളിൽ (മനസ്സുകളിൽ) اللها അല്ലാഹുവിനറിയാം നിങ്ങൾ (ആകുന്നു) എന്ന് വഴിയെ നിങ്ങൾ അവരെ ഓർമിക്കും എങ്കിലും നിങ്ങളവരോട് വാഗ്ദാനം നടത്തരുത് س ِ ر ّ ً ا രഹസ്യമായി, സ്വകാര്യത്തിൽ നിങ്ങൾ പറയുന്നതൊഴികെ ق َ و ْ لا വല്ല വാക്കും മര്യാദയായ (മിതമായ) നിങ്ങൾ തീർച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത് الن ِ ّ ك َ احِ വിവാഹബന്ധത്തെ എത്തുന്നതുവരേക്ക് നിയമം, രേഖ അതിന്റെ അവധി നിങ്ങൾ അറിയുകയും ചെയ്യുവിൻ َّ ن َ أ َ َّ اللها അല്ലാഹു അറിയുന്നതാണെന്ന് നിങ്ങളുടെ മനസ്സുകളിലുള്ളത് അതിനാൽ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിൻ നിങ്ങൾ അറിയുകയും ചെയ്യുക َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് غ َ ف ُ ور ٌ വളരെ പൊറുക്കുന്നവൻ ٌ ത ح َ ل ِ സഹനശീലൻ ك ِ ت َ اب ُ (നിയമം)-കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദഃയാകുന്നു. ട മരണത്തെത്തുടർന്ന് ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിതകാലം അവ -സാനിക്കും മുമ്പായി അവരോട് വിവാഹാഭ്യർത്ഥന നടത്തുകയോ, വിവാഹത്തെക്കുറി രഹസ്യമായി വല്ല വാഗ്ദാനങ്ങളും നടത്തുകയോ, ഇദ്ദഃ കഴിഞ്ഞാൽ വിവാഹം കഴിക്കാ -മെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കൽപ്പിക്കുന്നു. എന്നാൽ, സംഗതി തുറന്നു പറയാതെ, വല്ല സൂചനാവാക്കും പറയുകയോ, ഇദ്ദഃ കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്ന് മനസ്സിൽവെച്ചുകൊണ്ടിരിക്കുകയോ ചെ യ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തിൽ, മടക്കി എടുക്കുവാ ൻ സാദ്ധ്യമല്ലാത്ത നിലക്കുള്ള വിവാഹമോചനത്തെത്തുടർന്ന് ഇദ്ദഃ ആചരിക്കുന്നവരും, ഭർത്താവിന്റെ മരണശേഷം ഇദ്ദഃയിലായിരിക്കുന്നവരും ഒരുപോലെയാകുന്നു. എന്നാൽ മടക്കി എടുക്കുവാൻ സാദ്ധ്യതയുള്ള വിവാഹമോചനത്തിന്റെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളോട് മേൽപറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം അവളെ മടക്കി ടുക്കുവാൻ ഭർത്താവിന് എപ്പോഴും അവകാശമുള്ളതുകൊണ്ട് ആ അവകാശത്തി ന് നേരെയുള്ള ഒരു കയ്യേറ്റമായിരിക്കും അത്. അല്ലാഹുവിന്റെ നിയമാതിർത്തി -കളെ ലംഘിക്കാതെ താക്കീതുകളാണ് ആയത്തിന്റെ അവ -സാന ഭാഗത്തിൽ കാണുന്നത്. വിഭാഗം - 31
2:236

لَّا جُنَاحَ عَلَيۡكُمۡ إِن طَلَّقۡتُمُ ٱلنِّسَآءَ مَا لَمۡ تَمَسُّوهُنَّ أَوۡ تَفۡرِضُواْ لَهُنَّ فَرِيضَةٗۚ وَمَتِّعُوهُنَّ عَلَى ٱلۡمُوسِعِ قَدَرُهُۥ وَعَلَى ٱلۡمُقۡتِرِ قَدَرُهُۥ مَتَٰعَۢا بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُحۡسِنِينَ

(236) സ്ത്രീകളെ (ഭാര്യമാരെ) നിങ്ങൾ സ്പർശിക്കുകയോ, അവർക്ക് (മഹ്റിന്റെ) ഒരു നിർണയം നിർണയിക്കുകയോ ചെയ്യാത്തപ്പോൾ, അവരെ നിങ്ങൾ വിവാഹമോചനം നടത്തിയെങ്കിൽ നിങ്ങളുടെ മേൽ തെറ്റില്ല, അവർക്ക് നിങ്ങൾ "മുത്-അത്ത്' ധ അനുഭവിക്കുവാനുള്ള വിഭവം പ നൽകുകയും ചെയ്യണം; നിവൃത്തിയുള്ളവന്റെ മേൽ അവന്റെ തോതും, ഞെരുക്കമുള്ളവന്റെ മേൽ അവന്റെ തോതുമത്രെ (ബാധ്യത)- (ആചാര) മര്യാദയനുസരിച്ചുള്ള ഒരു വിഭവം (നൽകണം); -(അതെ) സുകൃതം ചെയ്യുന്നവരുടെ മേൽ ഒരു കടമ! (236) നിങ്ങളുടെ മേൽ തെറ്റില്ല നിങ്ങൾ വിവാഹമോചനം നടത്തിയെങ്കിൽ ِ ّ س َ اء َ 7لا സ്ത്രീകളെ അവരെ നിങ്ങൾ സ്പർശിക്കാത്തപ്പോൾ അല്ലെങ്കിൽ അവർക്ക് നിശ്ചയിക്കാത്ത (നിർണയിക്കാത്തനിർബന്ധമാക്കാത്ത)പ്പോൾ ഒരു നിർണയം, നിശ്ചയം, നിർബന്ധം നിങ്ങൾ അവർക്ക് കൊടുക്കുകയും ചെയ്യുക നിവൃത്തിയുള്ള (കഴിവുള്ള)-വന്റെ മേലുണ്ട് അവന്റെ തോത് ഞെരുക്ക(-തിടുക്ക)-ക്കാരന്റെ മേലും ഉണ്ട് അവന്റെ തോത് ഒരു വിഭവം (നൽകൽ) ആചാര (മര്യാദ)-പ്രകാരം ح َ ق ّ ً ا കടമ, അവകാശം, ന്യായം സുകൃതം (നന്മ) ചെയ്യുന്നവരുടെ മേൽ ഭാര്യമാരെ വിവാഹമോചനം നടത്തുന്നതിന് നിയമദൃഷ്ട്യാ സ്വതവേ അതൊരു നല്ലകാര്യമല്ലല്ലോ. "അനുവദനീയമായ കാ ര്യത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാക്വാകുന്നു (വിവാഹമോചനമാകുന്നു)' എന്ന് ഹദീഥിൽ വന്നിട്ടുള്ളതാണ്. (ദാ; ജ; ഹാ.) എന്നിരിക്കെ, വിവാ -ഹകർമം കഴിഞ്ഞതിനുശേഷം സ്ത്രീയും പുരുഷനും തമ്മിൽ സ്പർശനം - സംയോഗംനട -ന്നിട്ടില്ലാതിരിക്കുകയും, അവർക്ക് വിവാഹമൂല്യമായി നൽകപ്പെടുന്ന സംഖ്യ (മഹ്ർ) എത്രയാണെന്ന് നിർണയം ചെയ്യപ്പെട്ടു കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിൽ സ്ത്രീയെ വിവാഹമോചനം നടത്തുന്നതിന് എന്ന് സംശയിക്കാമല്ലോ. വിവാഹമോചനത്തിന്റെ ആവശ്യം നേരിടുന്നപക്ഷം ആ അവസരത്തിലും അത് നിയമാനുസൃതംതന്നെയാണ് എന്നും, അവൾക്ക് മഹ്ർ കൊടുക്കേണ്ടതില്ലെന്നും അല്ലാഹു അറിയിക്കുന്നു. ഈ അവസരത്തിൽ ത്വലാക്വ് നടക്കുന്നത് സ്വാഭാവികമായും അവരുടെ മനസ്സിന് വലിയ ക്ഷതം ഏൽപ്പിക്കുന്ന കാര്യമാണല്ലോ. ഒരു മനസ്സമാധാനമെന്ന നില ഒരു വിഭവം സമ്മാനമായി നൽകണമെന്നും, അത് ഓരോരുത്തരുടെയും കഴിവിനും പദവിക്കും അനുസരിച്ച് വേണമെന്നും കൽപിക്കുന്നു. ഈ വിഭവം م ُ ت َ عة എന്ന പേരിൽ അറിയപ്പെടുന്നു. "മുത്-അത്ത്' എന്തായിരിക്കണം, എത്ര വേണം എന്നൊന്നും ക്വുർ-ആനിലോ ഹദീഥിലോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭർത്താവിന്റെ കഴിവനുസരിച്ചും സദാചാരമര്യാദയനുസരിച്ചും വല്ലതും കൊടുക്കണമെന്നേ കൽപ്പിക്കപ്പെട്ടിട്ടുള്ളൂ. എന്നാൽ, സുകൃതവാൻമാരായ ആളുകൾക്ക് ഒഴിച്ചുകൂടാത്ത ഒരു കടമയാണ് അതെന്നുകൂടി അല്ലാഹു ഉണർത്തിയിരിക്കുന്നു. എല്ലാവരും അത് നൽകേണ്ടതില്ല എന്നല്ല ഇതിന്റെ ഉദ്ദേശ്യം. സുകൃതവും മാന്യവുമായ ഒരു കാര്യമാണതെന്നും, അതിൽ ആരും പിശുക്ക് കാണിക്കരുതെന്നും ശക്തിയായ ഭാഷയിലുള്ള ഒരു പ്രോൽസാഹനം നൽകലാണത്. മിത -മായ തോതിലുള്ള "മുത്-അത്തി'ന് പല മഹാൻമാരും പല ഉദാഹരണങ്ങളും പറഞ്ഞുകാ -ണാം. ഒരു കൂട്ടം വസ്ത്രം, ഒരു വേലക്കാരൻ, ഒരു കുപ്പായവും തട്ടവും തുണിയും എന്നിങ്ങനെയും, സാധാരണ ഗതിയിൽ അതത് സ്ത്രീകൾക്ക് ലഭിക്കാറുള്ള മഹ്റിന്റെ പകുതി, പത്തോ മുപ്പതോ പണം എന്നിങ്ങനെയുമൊക്കെ അതിന് ഉദാഹരണങ്ങൾ പറയപ്പെട്ടു കാണാം. ചില മഹാൻമാർ ആയിരക്കണക്കിൽ സംഖ്യ മുത്-അത്ത് നൽകിയതായും നി വേദനം ചെയ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, കഴിവും, മാനമര്യാദയും , കാലദേശവ്യത്യാസങ്ങളുമനുസരിച്ച് ആ സ്ത്രീകൾക്ക് മനഃസ്സമാധാനവും സന്തോഷവും ലഭിക്ക -ത്തക്കവിധം വല്ല വിഭവവും നൽകുക എന്നതാണ് "മുത്-അത്ത്'കൊണ്ട് വിവക്ഷ എന്ന് സാമാന്യമായി പറയാം. വിവാഹം കഴിക്കുമ്പോൾ ഭർത്താവ് ഭാര്യക്ക് മഹ്ർ കൊടുക്കൽ ഒഴിച്ചുകൂടാത്ത ഒരു നിർബന്ധമത്രെ. എന്നാൽ, വിവാഹകാര്യം (നിക്കാഹ്) മ്പാൾ മഹ്റിന്റെ സംഖ്യ നിർണയിക്കൽ നിർബന്ധമില്ല. അത് പിന്നീട് നിശ്ചയിച്ചാലും മതി -യാകും. വിവാഹ കർമത്തോടൊപ്പം തന്നെ മഹ്ർ മുഴുവൻ കൊടുത്തേ -തീരു എന്നുമില്ല. രണ്ടുകൂട്ടരും തമ്മിൽ നടക്കുന്ന നിശ്ചയപ്രകാരം പിന്നീട് കൊടുത്താലും മതിയാകും. എന്നൊക്കെ ഈ വചനത്തിൽ നിന്നും അടുത്ത വചനത്തിൽ നിന്നുമായി ഗ്രഹിക്കാവുന്നതാ -കുന്നു. കൂടാതെ, ഹദീഥുകളിൽനിന്നും മനസ്സിലാക്കാം. എന്നാൽ വിവാഹകർമം നട -ക്കുമ്പോൾ മഹ്ർ ഇത്രയാണെന്ന് അത് കൊടുത്തുതീർക്കാതിരിക്കുന്ന ഒരു സമ്പ്രദായം ചിലർക്കിടയിൽ നടപ്പുണ്ട്. പിന്നീട് വിവാഹമോചനത്തെത്തുടർന്നോ, മരണത്തെത്തുടർന്നോ ഇരുകൂട്ടർക്കുമിടയിലുള്ള ധനപരമായ കണക്കുകൾ -ന്യോന്യം പറയുമ്പോൾ മാത്രമേ അവർ മഹ്റിന്റെ സംഖ്യയെപ്പറ്റി ആലോചിക്കാറുള്ളൂ. ഇത് ശരിയല്ലെന്നും, നിശ്ചയിച്ച മഹ്ർ യഥാസമയം കൊടുത്തു തീർക്കണമെന്നും സമുദായ സ്േ നഹികളായ പലരും ശബ്ദമുയർത്താറുള്ളതിന്റെ അർത്ഥം വേണ്ടപോലെ ഗ്രഹിക്കാത്തതിന്റെ ഫലമായി വിവാഹകർമം നടക്കുമ്പോൾ തന്നെ മഹ്ർ മുഴുവൻ കൊടുക്കൽ നിർബ -ന്ധമാണെന്നും ചിലർ തെറ്റിദ്ധരിച്ചതായി കാണാം. വാസ്തവം മുകളിൽ പറഞ്ഞ പ്ര കാരമാണ് -താനും.
2:237

وَإِن طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ وَقَدۡ فَرَضۡتُمۡ لَهُنَّ فَرِيضَةٗ فَنِصۡفُ مَا فَرَضۡتُمۡ إِلَّآ أَن يَعۡفُونَ أَوۡ يَعۡفُوَاْ ٱلَّذِي بِيَدِهِۦ عُقۡدَةُ ٱلنِّكَاحِۚ وَأَن تَعۡفُوٓاْ أَقۡرَبُ لِلتَّقۡوَىٰۚ وَلَا تَنسَوُاْ ٱلۡفَضۡلَ بَيۡنَكُمۡۚ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٌ

(237) അവരെ (ഭാര്യമാരെ) സ്പർശിക്കുന്നതിന് മുമ്പായി നിങ്ങൾ അവരെ വിവാഹമോചനം ചെയ്തുവെങ്കിൽ, നിങ്ങൾ അവർക്ക് ഒരു നിർണയം നിർണയിച്ചിട്ടുണ്ട് നിങ്ങൾ നിർണയം ചെയ്തിട്ടുള്ളതിന്റെ പകുതിയാണ് (കൊടുക്കേണ്ടത്); അവർ ധ ആ സ്ത്രീകൾ പ മാപ്പാക്കുകയോ, അല്ലെങ്കിൽ വിവാഹബന്ധം യാതൊരുവന്റെ കൈവശമാണോ അവൻ മാപ്പാക്കുകയോ ചെയ്യുന്നതായാലൊഴികെ. നിങ്ങൾ മാപ്പാക്കുന്നതാകട്ടെ, സൂക്ഷ്മത (അഥവാ ഭയഭക്തി)-യിലേക്ക് കൂടുതൽ അടുത്തതുമാകുന്നു. നിങ്ങൾക്കിടയിലുള്ള ശ്രേഷ്ഠത (അല്ലെങ്കിൽ ഔദാര്യം) നിങ്ങൾ മറന്നുകളയുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്. (237) നിങ്ങളവരെ ത്വലാക്വ് (വിവാഹമോചനം) ചെയ്തുവെങ്കിൽ മുമ്പായി, മുമ്പ് നിങ്ങളവരെ സ്പർശിക്കുന്നതിന് നിങ്ങൾ നിർണയിച്ചിട്ടുമുണ്ട്, നിശ്ചയിച്ചിരിക്കെ َ ُ ن َّ അവർക്ക്, അവരോട് ഒരു നിർണയം, നിശ്ചയം എന്നാൽ പകുതിയാണ് നിങ്ങൾ നിർണയിച്ചതിന്റെ, നിശ്ചയിച്ചതിന്റെ അവർ മാപ്പാക്കിയാലല്ലാതെ, വിട്ടുവീഴ്ച ചെയ്താലൊഴികെ അല്ലെങ്കിൽ മാപ്പ് ചെയ്യുക ي ِ َ ّൃا യാതൊരുവൻ അവന്റെ കയ്യിലാണ് ബന്ധം, ഉറപ്പ്, കെട്ട് الن ِ ّ ك َ احِ വിവാഹത്തിന്റെ നിങ്ങൾ മാപ്പുചെയ്യുന്നതാകട്ടെ കൂടുതൽ അടുത്തതാണ് സൂക്ഷ്മതയോട്, ഭയഭക്തിക്ക് നിങ്ങൾ മറക്കുക (വിസ്മരിക്കുക)യും അരുത് ശ്രേഷ്ഠത, യോഗ്യത, ഔദാര്യം, ദയവ് നിങ്ങൾക്കിടയിൽ (തമ്മിലുള്ള) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ب َ ص ِ ير ٌ കണ്ടറിയുന്നവനാണ്. സംയോഗംനടക്കുന്നതിന് മുമ്പ് വളെ ഭർത്താവ് വിവാഹമോചനം ചെയ്തു. അവളുടെ മഹ്ർ എത്രയാണെന്ന് നേരത്തെ നി ർണയിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കിൽ, ആ നിശ്ചയിച്ച മഹ്റിന്റെ പകുതി കൊടുക്കൽ നി ർബന്ധമാകുന്നു. "മുത്-അത്തി'ന്റെ നിർബന്ധം ഇവിടെയില്ല. എനി, സ്ത്രീ അവളുടെ സ്വന്തം മനസ്സാലെ അതിൽ ഏതാനും ഭാഗമോ മുഴുവനുമോ ഒഴിവാക്കി കൊടുക്കുന്ന -പക്ഷം, ഭർത്താവ് പിന്നെ അത് കൊടുത്തുതീർക്കണമെന്നില്ല. ഭർത്താവ് അവന്റെ ഔദാര്യമെന്ന നിലക്ക് പകുതിയിലധികമോ മുഴുവൻ ഭാഗമോ അങ്ങ് കൊടുക്കുകയാ -ണെങ്കിൽ അത് സ്വീകരിക്കുന്നതിന് അവൾക്കും വിരോധമില്ല. എന്നൊക്കെയാണ് ഈ വചന -ത്തിൽ അല്ലാഹു അറിയിക്കുന്നത്. രണ്ടിൽ ഏത് ഭാഗത്തുനിന്നായാലും വിട്ടുവീ -ഴ്ചയില്ലാതെ ശാഠ്യവും പിശുക്കും കാണിക്കുന്നത് നന്നല്ലെന്നും, വിട്ടുവീഴ്ചാ മനഃസ്ഥിതി -യാണ് സൂക്ഷ്മതക്കും ഭയഭക്തിക്കും അനുയോജ്യമായതെന്നും പ്രത്യേകം ഉണർത്തുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം നിങ്ങൾക്കിടയിലുള്ള ശ്രേഷ്ഠത-ഔദാര്യമനസ്ഥിതി - മറന്നു പോകരുതെന്നു കൂടി പറഞ്ഞുകൊണ്ട് അതിന് ആവേശമൂട്ടുകയും ചെയ്യുന്നു. ശ്രേഷ്ഠതയും മാന്യതയും പാലിക്കുവാനും, ഔദാര്യവും വിട്ടുവീഴ്ചയും കാണിക്കുവാനും സ്ത്രീയെ അപേക്ഷിച്ച് പുരുഷനാണ് പലനിലക്കും കൂടുതൽ അവകാശപ്പെട്ടവൻ എന്ന് പറയേണ്ടതില്ല. ചിലപ്പോൾ പരിതഃസ്ഥിതികൾ മറിച്ചായെന്നുവരും. അപ്പോൾ, സ്ത്രീയുടെ ഭാഗത്തായിരിക്കും അതിന് മുൻതൂക്കമുണ്ടായിരിക്കുക. ( ي ِ َ ّൃالن ِ ّ ك َ احِ വിവാഹബന്ധം കൈവശമുള്ളവൻ) എന്ന് പറഞ്ഞത് ഭർത്താവിനെ ഉദ്ദേശിച്ചാകുന്നു. വിവാഹബന്ധം സ്ഥാപിക്കലും അത് അവന്റെ കൈക്കാണല്ലോ ബലത്തിൽ വരുന്നത്. ഭർത്താവ് മാപ്പാക്കുകവിട്ടുവീഴ്ച പറഞ്ഞതിന്റെ അർത്ഥം അവൻ കൊടുക്കുവാൻ കടമപ്പെട്ടതിലും കൂടുതലായി കൊടുക്കുക എന്നത്രെ. നിശ്ചയപ്രകാരമുള്ള മഹ്റിന്റെ സംഖ്യ മുഴുവനും ഭർത്താവ് ത്വലാക്വിന് മുമ്പ് തന്നെ കൊടുത്തു കഴിഞ്ഞിരുന്നുവെങ്കിൽ, പേ്പാൾ അതിൽ പകുതി ഭാഗം തിരിച്ചുമേടിക്കുവാൻ അവനവകാശമുണ്ടായിരിക്കുമല്ലോ. അത് തിരിച്ചുവാങ്ങാതിരിക്കുന്നതും അവൻ ചെയ്യുന്ന ഔദാര്യമാകുന്നതാണ്. ആരെല്ലാമാണ് നിയമവും മര്യാദയും പാലിക്കുന്നത്, ആരെല്ലാമാണ് സൂക്ഷ്മതയും ഭയഭക്തിയുമുള്ളവർ എന്നൊക്കെ അല്ലാഹു കണ്ടറിഞ്ഞും ഇവിടെയും അല്ലാഹു ആവർത്തിച്ചുണർത്തിയിരിക്കുന്നു. അനുഷ്ഠാനനിയമങ്ങൾ വിവരിക്കുകമാത്രമല്ല അല്ലാഹുവിന്റെ ഉദ്ദേശ്യം. അവയെല്ലാം അനുഷ്ഠാനത്തിൽ വരുത്തി മനുഷ്യർ സൻമാർഗികളായിത്തീരുകയാണ്. അതുകൊണ്ടാണ് നിയമ നിർദ്ദേശങ്ങൾ വിവരിച്ചുതന്നതിന് ചേർന്ന് ഇങ്ങനെയുള്ള ഉപദേശങ്ങളും താക്കീതുകളും അല്ലാഹു ആവർത്തിക്കുന്നതും.
2:238–239

حَٰفِظُواْ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُواْ لِلَّهِ قَٰنِتِينَ

فَإِنۡ خِفۡتُمۡ فَرِجَالًا أَوۡ رُكۡبَانٗاۖ فَإِذَآ أَمِنتُمۡ فَٱذۡكُرُواْ ٱللَّهَ كَمَا عَلَّمَكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ

(238) (എല്ലാ) നമസ്കാരങ്ങളെയും (വിശിഷ്യാ) മദ്ധ്യ നമസ്കാരത്തെയും സംബന്ധിച്ച് നിങ്ങൾ സൂക്ഷിച്ചുപോരുവിൻ. (ഒതുക്കത്തോടുകൂടി) -ഭക്തിയുള്ളവരായ നിലയിൽ അല്ലാഹുവിന് വേണ്ടി നിൽക്കുകയും ചെയ്യുവിൻ. (239) എനി, നിങ്ങൾ ഭയപ്പെടുന്നപക്ഷം, (ആവാം.) എന്നാൽ, നിങ്ങൾ (ഭയം നീങ്ങി) സമാധാനത്തിലായാൽ, നിങ്ങൾക്കറിയുമായിരുന്നില്ലാത്തത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നതുപോലെ, നിങ്ങൾ അവനെ സ്മരിക്കുവിൻ, (238) നിങ്ങൾ സൂക്ഷിച്ചു (കാത്തു) പോരുവിൻ َ الص നമസ്കാരങ്ങളെപ്പറ്റി و َ الص َّ لاة ِ നമസ്കാരത്തെയും മദ്ധ്യ (നടുവിലുള്ളശ്രേഷ്ഠമായ) നിങ്ങൾ നിൽക്കുകയും ചെയ്യുക اللهِ َّ ِ അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി -ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട് (239) എനി നിങ്ങൾ ഭയപ്പെട്ടെങ്കിൽ ف َ ر ِ ج َ الا അപ്പോൾ കാൽനടക്കാരായിക്കൊണ്ട് അല്ലെങ്കിൽ വാഹനക്കാരായി (വാഹനമേറി) ക്കൊണ്ട് എന്നാൽ നിങ്ങൾ സമാധാനപ്പെട്ടാൽ, നിർഭയമായാൽ اللها അപ്പോൾ നിങ്ങൾ അല്ലാഹുവിനെ ഓർക്കുവിൻ അവൻ നിങ്ങൾക്ക് പഠിപ്പിച്ച (അറിവ് നൽകിയ) പോലെ നിങ്ങൾ ആയിരുന്നില്ലാത്തത് നിങ്ങൾ അറിയുക(-യായിരുന്നില്ലാത്തത്) കഴിഞ്ഞ ഏതാനും വചനങ്ങളിൽ വൈവാഹികവും സാമുദായികവുമായ ചില വിഷയങ്ങളായിരുന്നു സംസാരവിഷയം. അടുത്ത വചനങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും തുടരുന്നുമുണ്ട്. ഇടക്കുവെച്ച് ഇസ്ലാമി ലെ നിത്യാനുഷ്ഠാന കർമങ്ങളാൽ ഏറ്റവും പ്രധാനപ്പെട്ട നമസ്കാരത്തെക്കുറിച്ചും, അത് കൃത്യമായി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ഈ രണ്ട് വചനങ്ങളിൽ പ്രസ്താവിച്ചിരിക്കുകയാണ്. ഭാര്യാമക്കൾ, ഗാർഹികകാര്യങ്ങൾ, കുടുംബകാര്യങ്ങൾ ആദിയായവയിൽ ബദ്ധശ്രദ്ധരായിക്കൊണ്ട് അല്ലാഹുവിന്റെ സ്മരണയിലും നമസ്കാരത്തിലുമുള്ള ശ്രദ്ധ വിട്ടുപോയിക്കൂടാ എന്നൊരു സൂചനയായി ഇത് കണക്കാക്കാം. الص َّ لاة (നമസ്കാരം നിലനിറുത്തുക) എന്ന പ്രയോഗം ക്വുർ-ആനിൽ സാധാരണമാണ്. ഇവിടെ കണ്ടതുപോലെ الصلاة المحافظة ع നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക) എന്ന പ്രയോഗം ചുരുക്കം സന്ദർഭങ്ങളിലേ കാണപ്പെടു -കയുള്ളൂ. പതിവായും കൃത്യസമയത്തും ചിട്ടയോടെ അനുഷ്ഠിച്ചുപോരുക ന്നത്രെ അതിന്റെ സാമാന്യ വിവക്ഷ. നമസ്കാരത്തിന് ഇസ്ലാം കൽപിച്ചിട്ടുള്ള പ്രാധാന്യം ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യന്റെ ശിർക്ക് കുഫ്റുകളുടെയും ഇടക്കുള്ള അതിർവരമ്പാണ് നമസ്കാരം എന്നത്രെ നബി ഒരു ഹദീഥിൽ പ്രസ്താവിച്ചിരിക്കുന്നത് (മു). കർമങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് ഇബ്നുമസ്-ഊദ് 'നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ്' എന്നായിരുന്നു നബി മറുപടി പറഞ്ഞത്. പിന്നെ ഏതാണെന്ന് ചോദിച്ചപ്പോഴായിരുന്നു മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നതിനെയും, അല്ലാഹുവിന്റെ മാർ ഗത്തിൽ സമരം ചെയ്യുന്നതിനെയും കുറിച്ച് തിരുമേനി പറഞ്ഞത്. (ബു; മു.) ഓരോ നമസ്കാര വും അതതിന്റെ ആദ്യസമയത്ത് തന്നെ നിർവഹിക്കുന്നതിൽ നബി തിരുമേനി -ക്കുണ്ടായിരുന്ന നിഷ്കർഷയും, അതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ഉൽസാഹവും പ്രസിദ്ധമാണ്. നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചു പോരണമെന്ന് മൊത്തത്തിൽ പറഞ്ഞശേഷം, മദ്ധ്യ നമസ്കാരത്തെ الص َّ لاة ِ )-പ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. എന്ന വാക്കിന് മദ്ധ്യത്തിലുളളത് എന്നാണ് സാക്ഷാൽ അർത്ഥമെങ്കിലും, "ഉൽകൃഷ്ടമായത്, "ഉത്തമമായത്' എന്നീ ഉദ്ദേശ്യങ്ങളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്ന് മുമ്പ് 143--ാം വചനത്തിൽ നിന്ന് മനസ്സിലായിട്ടുണ്ടല്ലോ. ഇവിടെയും അതാണുദ്ദേശ്യം. "മദ്ധ്യനമസ്കാരം' ഏതാണെന്നുള്ളതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. പക്ഷേ, അസ്വ്ർ നമസ്കാരമാണ് അതെന്ന് മനസ്സിലാക്കാവുന്നതും, വ്യക്തമാക്കുന്ന -തുമായ ഒന്നിലധികം ഹദീഥുകൾ ഇമാം മുസ്ലിം (റ) മുതലായവർ നിവേദനം ചെയ്തിരിക്കുന്നു. (ഇമാം ഇബ്നുകഥീർ അവ ഉദ്ധരിച്ചു കാണാം.) അതിനാൽ പണ്ഡിതൻമാരിൽ അധിക ഭാഗവും അതാണ് ബലപ്പെടുത്തിയിരിക്കുന്നത്. അസ്വ്ർ നമസ്കാരത്തെ പ്രത്യേകം എടുത്ത് പറയുവാൻ കാരണംചില വ്യാഖ്യാതാക്കൾ ചൂണ്ടിക്കാട്ടിയതുപോ സമയം ഉച്ചനേരത്തെ വിശ്രമശേഷമായതുകൊണ്ട് അത് കൃത്യസമയത്ത് നിർവഹിച്ചു പോരണമെങ്കിൽ കൂടുതൽ ശ്രദ്ധ പതിക്കേണ്ടതുകൊണ്ടായിരിക്കാം. മറ്റൊരു നിലക്ക് നോക്കുമ്പോൾ, പകലത്തെ രണ്ട് നമസ്കാരങ്ങളായ സ്വുബ്ഹ്, ള്വുഹ്ർ എന്നി -വയുടെയും, രാത്രി നമസ്കാരങ്ങളായ മഗ്രിബ്, ഇശാ എന്നിവയുടെയും മദ്ധ്യത്തിലാണ് അസ്വ്ർ നമസ്കാരം സ്ഥിതിചെയ്യുന്നതും. "നിങ്ങൾ അല്ലാഹുവിനുവേണ്ടി -ഭക്തിയുള്ളവരായിക്കൊണ്ട് നിൽ ക്കുകയും ചെയ്യുവിൻ' എന്ന് പറഞ്ഞതിന്റെ സാരം, അല്ലാഹുവിന്റെ മുമ്പിൽ നമസ്കരിക്കുവാൻ നിൽക്കുന്നത് ഭക്തിയോടുകൂടിയും, അച്ചടക്കവും ഒതുക്കവും പാലിച്ചു -കൊണ്ടുമായിരിക്കണം എന്നത്രെ. അപ്പോൾ, സംസാരം, തിരിഞ്ഞു മറിഞ്ഞുനോക്കൽ മറ്റ വിഷ -യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കൽ, ധൃതഗതിയിൽ കഴിച്ചുകൂട്ടൽ, കൈകാലുക ൾ മുതലായവ അടക്കിവെക്കാതിരിക്കൽ ആദിയായ കാര്യങ്ങളെല്ലാം നമസ്കാരത്തിൽ വർ ജ്ജിക്കേണ്ടതാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഹദീഥുകളിലാകട്ടെ, ഇവയെക്കുറിച്ചെല്ലാം പ്രത്യേകം വിവരിച്ചു പറയപ്പെടുകയും ചെയ്തിരിക്കുന്നു. സൈദുബ്നു അർക്വം (റ) പറയുന്നു: "ഞങ്ങൾ നമസ്കാരത്തിൽ സംസാരിക്കാറുണ്ടായിരുന്നു. ഒരാൾ തന്റെ സഹോദരനോട് തന്റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ اللهِ എന്നുള്ള (ഈ വചനം) അവതരിച്ചു. അപ്പോൾ, ഞങ്ങളോട് അടങ്ങിക്കൊള്ളുവാൻ കൽപിക്കപ്പെട്ടു.' (ബു.) ഒരാളോട് ഒരവസരത്തിൽ നബി ഇങ്ങനെ പറഞ്ഞു: "ഈ നമസ്കാരത്തിൽ ജനങ്ങളുടെ സംസാരമൊന്നും പറ്റുകയില്ല, അത് തസ്ബീഹും, തക്ബീറും ക്വുർ-ആൻ പാരായണവുമാകുന്നു.' (മു.) സുജൂദ് ചെയ്യുമ്പോൾ (നിലത്തെ) മണ്ണ് നിരപ്പാക്കിക്കൊണ്ടിരുന്ന ഒരാളോട് നബി പറഞ്ഞു: "നീ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ഒരു പ്രാവശ്യമാകട്ടെ.' (ബു; മു.) കൂടുതൽ ചെയ്യുന്നത് അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് സൂചന. ഒരു ഹദീഥിൽ നബി പറയുന്നു: കോട്ടുവാ ഇടുന്നതായാൽ കഴിയുന്നേടത്തോളം അവനത് ഒതുക്കി നിർത്തട്ടെ. അവൻ (വാ തുറന്ന്) "ഹാ' എന്ന് പറയ -രുത്. കാരണം, അത് പിശാചിൽ നിന്നുള്ളതാകുന്നു. അവൻ അത് നിമിത്തം (സന്തോഷിച്ചു) ചിരിക്കുന്നതാണ്.' (ബു.) നമസ്കാരത്തിൽ ഊരക്ക് കൈകുത്തി നിൽക്കുന്ന ത് നബി വിരോധിച്ചിട്ടുണ്ടെന്ന് അബൂഹുറയ്റഃ (റ) പ്രസ്താവിച്ചിരിക്കുന്നു. (ബു; മു.) നമസ്കാരത്തിൽ തിരിഞ്ഞുനോക്കുന്നതിനെപ്പറ്റി (റ) ചോദിച്ചതിന് ന ബി മറുപടി പറഞ്ഞതിങ്ങിനെയാണ്: "അടിയാന്റെ നമസ്കാരത്തിൽനിന്ന് പിശാച് ത ട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണത.്' (ബു; മു.) നമസ്കാരം, കൃത്യസമയത്തും, ഭക്തിയോടുകൂടിയും അനുഷ്ഠിച്ച് പോരണമെന്ന് കൽപിക്കുമ്പോൾ, അതിന് സാദ്ധ്യമല്ലാതായിത്തീരുന്ന ദുർഘട ഘട്ട -ങ്ങളിൽ എന്തുചെയ്യുമെന്ന് സംശയിച്ചേക്കാമല്ലോ: അതിനുള്ള മറുപടിയാണ് രണ്ടാമത്തെ വചനം. അതായത്, ശത്രുക്കളെക്കുറിച്ചോ, അല്ലെങ്കിൽ അഗ്നി, കാട്ടുമൃഗം, കൊടുങ്കാറ്റ്, മലവെള്ളം, അക്രമി എന്നിങ്ങനെയുള്ള വല്ലതിനെയും കുറിച്ചോ, ഭയപ്പെടുകയും, നമസ്കാരം യഥാരൂപത്തിൽ നിർവഹിക്കുവാൻ കഴിയാതെ വരുകയും ചെയ്താൽ ന ടന്നുകൊണ്ടോ, വാഹനപ്പുറത്തുകയറിയോ സാധിക്കുന്ന പോലെ അത് നിർവഹിക്കണം . എന്നാലും നമസ്കാരം വിട്ടുകളയുവാൻ പാടില്ല എന്ന് സാരം. ഈ അവസരത്തിൽ ക്വിബ് ലഃക്ക് തിരിഞ്ഞേ തീരു എന്നില്ല. അതുപോലെത്തന്നെ, സുജൂദ്, മുതലാ -യവയും സാധിക്കുന്നത്ര നന്നായി ചെയ്താൽ മതിയാകും. സൗകര്യമുള്ളേടത്തോളം എല്ലാം ചെയ്യണമെന്നേയുള്ളൂ. ഭയപ്പാടിന്റെ കാരണം നീങ്ങി സമാധാനപ്പെട്ടാൽ അല്ലാഹു പഠി -പ്പിച്ചുതന്നപോലെ ശരിയായ രൂപത്തിൽ തന്നെ അത് നിർവഹിക്കുകയും വേണം.
2:240

وَٱلَّذِينَ يُتَوَفَّوۡنَ مِنكُمۡ وَيَذَرُونَ أَزۡوَٰجٗا وَصِيَّةٗ لِّأَزۡوَٰجِهِم مَّتَٰعًا إِلَى ٱلۡحَوۡلِ غَيۡرَ إِخۡرَاجٖۚ فَإِنۡ خَرَجۡنَ فَلَا جُنَاحَ عَلَيۡكُمۡ فِي مَا فَعَلۡنَ فِيٓ أَنفُسِهِنَّ مِن مَّعۡرُوفٖۗ وَٱللَّهُ عَزِيزٌ حَكِيمٞ

(240) നിങ്ങളിൽ നിന്ന് യാതൊരു കൂട്ടർ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചുപോകുകയും ചെയ്യുന്നുവോ, തങ്ങളുടെ ഭാര്യമാർക്ക് ഒരു വസ്വിയ്യത്ത് (അവർ ചെയ്യേണ്ടതാണ്). അതായത്: (വീട്ടിൽ നിന്ന്) പുറത്താക്കാത്തവിധം (ഒരു) കൊല്ലത്തേക്കുള്ള (ഒരു) വിഭവം. എനി, അവർ (സ്വയം) പുറത്തുപോയെങ്കിൽ, അവർ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തിൽ (സദാചാര) മര്യാദയായി ചെയ്യുന്നതിൽ നിങ്ങളുടെ മേൽ തെറ്റില്ല. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു. (240) ّ َ ِ ين َ9ا َ و യാതൊരു കൂട്ടർ നിങ്ങളിൽ നിന്ന് മരിക്കുന്ന വിട്ടുപോകുകയും ചെയ്യുന്ന ഭാര്യമാരെ ഒരു വസ്വിയ്യത്ത് ْ ِ لأز ْ و َ اج ِ തങ്ങളുടെ ഭാര്യമാർക്ക് ഒരു വിഭവം, സാമഗ്രി കൊല്ല- إ ِ خ ْ ر َ اجٍ غ َ ير ْ പുറത്താക്കാതെ എനി അവർ പുറത്ത് പോയെങ്കിൽ എന്നാൽ തെറ്റില്ല നിങ്ങളുടെ മേൽ അവർ ചെയ്ത (ചെയ്യുന്ന)-തിൽ അവരുടെ ദേഹങ്ങളിൽ, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തിൽ മര്യാദയായിട്ട്, ആചാരമായി ُ َّ اللها َ و അല്ലാഹു ع َ ز ِ يز ٌ പ്രതാപശാലിയാണ് ٌ ച ح َ ك ِ അഗാധജ്ഞനാണ്, യുക്തിമാനാകുന്നു മുൻ ആയത്തുകളിൽ വിവാഹമോചന സംബന്ധമായും മറ്റും സംസാ -രിച്ചിരുന്ന വിഷയങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വചനവും അടുത്ത രണ്ട് വചനവും നിലകൊള്ളുന്നത്. ഭർത്താക്കൾ മരണപ്പെടുമ്പോൾ, തങ്ങളുടെ ഭാര്യമാരെ തങ്ങള -ുടെ വീട്ടിൽനിന്ന് മാറിത്താമസിപ്പിക്കാതെ ഒരു കൊല്ലം അവിടെത്തന്നെ പാർപ്പിക്കുവാനും, അക്കാലത്ത് അവർക്ക് വേണ്ടുന്ന ചിലവുകൾ കൊടുക്കുവാനും അവർ വസ്വിയ്യത്ത്െ ചയ്യേണ്ടതാണ്. എന്നാൽ, ആ സ്ത്രീകൾ അവരുടെ സ്വന്തം നിലക്ക് ആ വീട് വിട്ടുപോകുവാനും, സദാചാരവിരുദ്ധമല്ലാത്ത വിധത്തിൽ അവരുടെ (വിവാഹം മുത -ലായ) ഭാവികാര്യങ്ങൾ ചെയ്യുവാനും ഇഷ്ടപ്പെടുകയാണെങ്കിൽ അവരെ മുടക്കം ചെയ്യുക യും വേണ്ട. അവർക്ക് അവരുടെ വീടുകളിലേക്ക് നീങ്ങാവുന്നതാണ്. ഇത്രയുമാണ് ഈ വചനത്തിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം. ഈ വചനത്തിന്റെ ആശയവും താൽപര്യവും വിവരിക്കുന്നതിൽ, മുൻഗാമികളും പിൻഗാമികളുമായ ക്വുർ-ആൻ വ്യാഖ്യാതാക്ക ൾ ഭിന്നമായ നിലപാടാണ് സ്വീകരിച്ച് കാണുന്നത്. അവയിൽ പ്രസക്തമായ രണ്ട് അഭിപ്രായ -ങ്ങൾ ഇതാണ്:- (1) ഇസ്ലാമിന്റെ ആദ്യകാലത്തുണ്ടായിരുന്ന വിധിയാണിത്. പിന്നീട് ഭർത്താക്കൾ മരണപ്പെട്ടാൽ സ്ത്രീകൾ നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കണമെന്ന നിയമം (234--ാം വചനത്തിൽ) അവതരിക്കുകയും, ഭാര്യമാർ ക്കുള്ള അനന്തരാവകാശം (സ്വത്തിന്റെ നാലിലൊന്നോ എട്ടിലൊന്നോ) നടപ്പാക്കപ്പെടുകയും ചെയ്തതോടുകൂടി ഈ കൊല്ലം വീട്ടിൽ താമസിപ്പിച്ച് ചിലവുകൊടുക്കണമെന്ന വിധിദുർബലപ്പെടുകയും ("മൻസൂഖാ'കുകയും) ചെയ്തിരിക്കുന്നു. ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ അധികപക്ഷവും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ഒരു വിധി "മൻസൂഖാ'ണെന്ന് വെക്കുവാനുള്ള ഉപാധികൾ പൂർത്തിയാകുകയും , രണ്ടുവിധികളും തമ്മിൽ കൂട്ടിയോജിപ്പിക്കുവാൻ മാർഗമില്ലാതാകുകയും ചെ യ്യുമ്പോൾ മാത്രമേ "നസ്ഖി'ന്റെ പ്രശ്നം ഉത്ഭവിക്കുന്നുള്ളൂ. ഇവിടെയാണെങ്കിൽ, പ്രസ്തുത ഉപാധികൾ വേണ്ടത്ര പൂർത്തിയായിട്ടില്ലെന്ന് മാത്രമല്ല; താഴെ ഉദ്ധരിക്കുന്ന മുജാഹിദ് (റ) മുതലായവരുടെ അഭിപ്രായത്തിൽ കാണുന്നതുപോലെ, രണ്ട് വിധിക ളും തമ്മിൽ പൊരുത്തക്കേടില്ലാത്ത വിധം യോജിപ്പിക്കുവാൻ സാധ്യതയുണ്ട് -താനും . (2) ഭർത്താവിന്റെ മരണശേഷം സ്ത്രീ ആ വീട്ടിൽ താമസിക്കുവാനും അവിടെനിന്ന് ചിലവ് പറ്റാനും ഇഷ്ടപ്പെടുന്നപക്ഷം, ഒരു കൊല്ലം വരെ അവൾക്ക് താമസവും ചിലവും നൽകുവാൻ വസ്വിയ്യത്ത് ചെയ്യണമെന്നാണ് ഈ വചനത്തിന്റെ താൽപര്യം. അവൾ അതിന് ഇഷ്ടപ്പെടാത്തപക്ഷം നാലുമാസവും പത്തുദിവസവും നിർബന്ധമായും ഇദ്ദഃ ആചരിക്കണമെന്നാണ് ആ വചനത്തിൽ (234 ൽ) പറയുന്നത്. അഥ -വാ, നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കൽ നിർബന്ധമാണെന്നും, പിന്നീടു ള്ള ഏഴുമാസവും "നസ്ഖി'നെ (മുൻവിധി ദുർബലപ്പെടുത്തലിനെ)-പ്പറ്റി മു ഖവുരയിലും 106--ാം വചനത്തിന്റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. കൂടി ആചരിക്കുന്നത് അവളുടെ ഇഷ്ടം ചുരുക്കം. ഈ അഭിപ്രായം മുജാഹിദ് (റ) മുതലായവരുടെതായി അറിയപ്പെടുന്നു. ഈ അഭിപ്രായമാണ് കൂടുതൽ യുക്തമായി തോന്നുന്നത് . നിർബന്ധമായ ഇദ്ദഃയുടെ കാലം കഴിഞ്ഞശേഷം മറ്റൊരു വിവാഹത്തിനുള്ള സൗകര്യം ലഭിക്കാത്ത -പ്പോൾ, ഒരു കൊല്ലം പൂർത്തിയാകുന്നതുവരേക്കും വിഷമം കൂടാതെ ജീവിക്കു -വാൻ അവൾക്ക് ഈ വസ്വിയ്യത്ത് വളരെ സഹായകരമായിരിക്കുമെന്ന് പറയേണ്ടതി -ല്ലല്ലോ. ഈ അഭിപ്രായം വിവരിച്ചശേഷം ഇബ്നുകഥീർ (റ) ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: അപ്പോൾ, പ്രസവം നിമിത്തമോ, നാലുമാസവും പത്തുദിവസവും തികഞ്ഞത് നിമിത്തമോ അവളുടെ ഇദ്ദഃ കഴിയുകയും, അവൾ ആ (ഭർത്താവിന്റെ വക) വീട്ടി ൽ നിന്ന് നീങ്ങുവാൻ ഉദ്ദേശിക്കുകയും ചെയ്താൽ അത് തടയുവാൻ പാടില്ല. അവ ർ പുറത്തുപോയി അവരുടെ കാര്യത്തിൽ വേണ്ടത് ചെയ്യുന്നതിന് വിരോധമില്ല الخ ) എന്ന് അല്ലാഹുപറഞ്ഞിരിക്കുന്നുവല്ലോ. ഈ അഭിപ്രായത്തിന് ന്യായമുണ്ട്. (ആയത്തിലെ) വാചകത്തിൽ അതിന് സാധ്യതയുമുണ്ട്. ഒരു കൂട്ടം ആളുകൾ ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവരിൽ ഒരാളാണ് അബുൽ അബ്ബാസ് ഇബ്നുതൈമിയ്യഃ (റ). മറ്റൊരു കൂട്ടർ ഇതിനെ ഖണ്ഡിക്കുകയും ചെയ്തിട്ടു -ണ്ട്. അവരിൽ ഒരാളാണ് അബൂ ഉമർ ഇബ്നു അബ്ദിൽബർറ് (റ).
2:241

وَلِلۡمُطَلَّقَٰتِ مَتَٰعُۢ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ

(241) വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് (ആചാര) മര്യാദയനുസരിച്ച് വല്ല വിഭവവും (ലഭിക്കേണ്ടത്) ഉണ്ട്. (അതെ) സൂക്ഷ്മത പാലിക്കുന്നവരുടെ മേൽ ഒരു കടമ! (241) വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്കുണ്ട് م َ ت َ اع ٌ വല്ല വിഭവവും, ഒരു വിഭവം (നൽകൽ) മുത്-അത്ത് ആചാരം (മര്യാദ) അനുസരിച്ച് ح َ ق ّ ً ا ഒരു കടമ, വേണ്ടപ്പെട്ടത് സൂക്ഷ്മത പാലിക്കുന്നവരുടെ മേൽ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്കെല്ലാം സദാചാരമര്യാദയനുസരിച്ച് വല്ല വിഭവവും ("മുത്-- അത്ത്') നൽകേണ്ടതുണ്ടെന്നും, അത് സൂക്ഷ്മ ത പാലിക്കുന്നവരുടെ മേൽ കടമയാണെന്നും ഈ വചനത്തിൽ അല്ലാഹു അറിയിക്കുന്നു. സംയോഗം നടക്കുകയും, മഹ്ർ നിർണയിക്കപ്പെടുകയും ചെയ്തിട്ടില്ലാത്ത സ്ത്രീ കൾ വിവാഹമോചനം ചെയ്യപ്പെടുമ്പോൾ അവർക്ക് "മുത്-അത്ത്' നൽകൽ നിർബന്ധമാണെന്ന് 236--ാം വചനത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സംയോഗം നടന്നിട്ടില്ലാതിരി -ക്കുകയും മഹ്ർ നിർണയിക്കപ്പെടുകയും ചെയ്തിട്ടുള്ളവർക്ക് മഹ്റിന്റെ പകുതി കൊടുത്താൽ മതിമുത്-അത്ത് നൽകൽ നിർബന്ധമില്ല -എന്ന് 237--ാം വചനത്തിൽ നിന്ന് മനസ്സിലാ -ക്കാം. അതുകൊണ്ട് വിവാഹമോചനം നൽകപ്പെട്ട സ്ത്രീകൾക്ക് വല്ല വിഭവവും (മുത് -അത്ത്) നൽകണമെന്നും, അത് സൂക്ഷ്മതയുള്ളവരുടെ മേൽ കടമയാണെന്നും ഈ വ ചനത്തിൽ പറഞ്ഞതിന്റെ താൽപര്യം വിവരിക്കുന്നതിലും പണ്ഡിതൻമാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. (1) സംയോഗം നടന്നവരെന്നോ നടക്കാത്തവരെന്നോ, മഹ്ർ നിശ്ച -യിക്കപ്പെട്ടവരെവ്യത്യാസം കൂടാതെ, വിവാഹമോചനം ചെയ്യപ്പെട്ട എല്ലാ സ്ത്രീകൾക്കും കൊടുക്കൽ നിർബന്ധമാണ്. ആരും ഇതിൽ നിന്ന് ഒഴിവല്ല. (2) സംയോഗം നടന്നിട്ടില്ലാത്തവരെപ്പറ്റി മുമ്പ് പ്രസ് താവിക്ക -പ്പെട്ടിരിക്കക്കൊണ്ട് സംയോഗം നടന്നിട്ടുള്ളവർ മാത്രമാണ് ഈ വചനത്തിൽ ഉദ്ദേശിക്ക -പ്പെട്ടിരിക്കുന്നത്. (3) നിർബന്ധമായതും അല്ലാത്തതു (ഐച്ഛികമായതു)-മായ രണ്ട് തരം ഉൾക്കൊള്ളുന്നതാണ് ഈ വചനം. അതായത്, സംയോഗവും മഹ്ർ നിർണയവും ഉണ്ടായിട്ടില്ലാത്തവർക്ക് നിർബന്ധമായും നൽകേണ്ടുന്ന മറ്റുള്ളവർക്ക് നിർബന്ധമല്ലാത്ത മുത് -അത്തും ഉൾപ്പെടുന്ന ഒരു പൊതുവിധിയാണിത്. ഇതനുസരിച്ച് കടമ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം വേണ്ടപ്പെട്ട ഒരു കാര്യം എന്നായിരിക്കും. ഇതാണ് ആ അഭിപ്രായങ്ങളുടെ ചുരുക്കം. കൂടാതെ, ഇവിടെ വിഭവം നൽകണം എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷ മേൽ പ്രസ്താവിച്ച തരത്തിലുള്ള "മുത്-അത്ത്'അല്ലെന്നും, ഇദ്ദഃയിലിരിക്കുമ്പോൾ നൽകപ്പെടേണ്ടുന്ന ചിലവുകളാണ് വിവക്ഷയെന്നും വേറെയും 241--ാം വചനത്തിൽ പറഞ്ഞ എന്ന പദത്തിന് ഇതഃപര്യന്തം മുഫസ്സിറുകൾ നൽകിയ വിശദീകരണമാണ് നാമിവിടെ കണ്ടത്. വിവാ -ഹമോചനം മൂലം സ്ത്രീക്കേൽക്കുന്ന മാനസികാഘാതം ലഘൂകരിക്കുന്നതിനുപകരിക്കത്തക്കവിധം പുരുഷൻ നൽകേണ്ടുന്ന ഒരു പാരിതോഷികമെന്നേ എന്നതിന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അർത്ഥം കൽപിച്ചിട്ടുള്ളൂ. എന്നാൽ വിവാഹമോചി -തരായ എല്ലാ സ്ത്രീകൾക്കും അത് നൽകൽ നിർബന്ധമുണ്ടോ, ഇല്ലേ എന്നതിൽ മാത്രമാണ് അവർ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളത്. ചുരുക്കം ചില വ്യാഖ്യാതാക്കൾ ഇദ്ദഃ കാലത്ത് പുരുഷൻ സ്ത്രീക്ക് നൽകേണ്ടുന്ന ജീവനാംശമാണ് ഈ ല മത്താ-അ് കൊണ്ടുദ്ദേശ്യമെന്നും അല്ലാതെ മറ്റെന്തെങ്കിലും പാരിതോഷികം നൽകൽ നിർബന്ധമല്ലെന്നും പറയുന്നു. ഈ വ്യാഖ്യാനത്തിലെ "ജീവനാംശ'മെന്നതിനെ പൊക്കിക്കാട്ടി, അത് ഇദ്ദഃ കാലത്തിൽ പരിമിതമാണെന്ന വസ്തുത സൗകര്യ -പൂർവം വിസ്മരിച്ചുകൊണ്ട്, സ്ത്രീ മരിക്കുന്നതുവരെയോ ജീവനാംശം നൽകാൻ 2:241ൽ ക്വുർ-ആൻ കൽപിച്ചിരിക്കുന്നുവെന്ന് ചില തൽപര കക്ഷികൾ ഈയിടെയായി തട്ടി വിടാറുണ്ട്. സത്യത്തിൽ 2:241ന്റെ വ്യാഖ്യാനമായി ഒരൊറ്റ ക്വുർ-ആൻ വ്യാഖ്യാതാവും അങ്ങനെ പറഞ്ഞതായി അറിയില്ല. ഇപ്പോൾ ആ വിധത്തിൽ ഈ ആയത്തിനെ ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നവ ർ പോലും നേരത്തെ പ്രസിദ്ധീകരിച്ച സ്വന്തം ക്വുർ-ആൻ വ്യാഖ്യാനത്തിൽ എന്നതിന് മരണം വരെയോ പുനർവിവാഹംവരെയോ ഉള്ള ജീവനാംശമെന്ന് വ്യാഖ്യാനിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഈ നൂതന വ്യാഖ്യാനത്തിന്റെ സാഹചര്യവും പ്രചോദനവും ഇവിടെ പ്രസക്തമാണ്. ജാതിമതഭേദമന്യെ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾ ക്കും ബാധകമായ പൊതു സിവിൽകോഡുണ്ടാവണമെന്ന് പലരും ആഗ്രഹിക്കുന്നു. ദുരുദ്ദേശ്യമില്ലാത്ത അപൂർവം ചിലരക്കൂട്ടത്തിലുണ്ടെങ്കിലും സാർവ്വത്രികമായ ഹൈ ന്ദവവൽകൃത സംസ്കാരമാണ് അധിക പേരുടെയും മനസ്സിലിരുപ്പ്. തുറന്നടിക്കുന്നവരും കുറവല്ല. ഈ നീക്കത്തിൽ പ്രധാന പ്രതികൂലികൾ മുസ്ലിംകളാണെന്നത് എല്ലാവർക്കുമവിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കുടുംബ സംബന്ധമായ കാര്യങ്ങൾ ദൈവദത്തമായ ഒരു നിയമ സംഹിത (ശരീ-അത്ത്)-യനുസരിച്ച് നിർവഹിക്കാൻ മുസ്ലിംകൾ മതപരമായി ബാദ്ധ്യസ്ഥരാണ്. അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക സാദ്ധ്യമല്ല. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് ഭരണകർത്താക്കൾ പോലും മുസ്ലിംകൾക്ക് പ്രത്യേക വ്യക്തിനിയമമനുവദിച്ചതും. 1973ൽ ക്രിമിനൽ നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തിയേ പ്പാൾ ഭർത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന നിയമത്തിലെ "ഭാര്യ'യുടെ നിർവ്വചനത്തിൽ "വിവാഹമോചനം നേടുകയോ വിവാഹമോചനം ചെയ്യപ്പെടുകയോ ചെയ്തിട്ട് പുനർവിവാഹം ചെയ്യപ്പെടാത്ത സ്ത്രീ' എന്നുകൂടി കൂട്ടിച്ചേർത്തു. ഇത് സംബന്ധമായി പാ ർലമെന്റിൽ നടന്ന ചർച്ചയിൽ മുസ്ലിം മെമ്പർമാർ ഭേദഗതിയെ ശക്തിയായി എതിർക്കുകയും തൽഫലമായി മുസ്ലിംകളെ ഭേദഗതിയുടെ പരിധിയിൽ നിന്നൊഴിവാക്കാനുള്ള ഭേദഗതി വരുത്തുകയും ചെയ്തു. അങ്ങനെ വിവാഹമുക്തയായ സ്ത്രീക്ക് പുനർവിവാഹം വരെ, അല്ലെങ്കിൽ മരണം വരെ മുൻഭർത്താവ് ജീവനാംശം നൽകണമെന്ന നിയമത്തിൽ നിന്ന് മുസ്ലിംകൾ വാസ്തവത്തിൽ ഒഴിവായിരുന്നുവെങ്കിലും ചില ജഡ്ജിമാർ മുസ്ലിംകൾക്കും പ്രസ്തുത നിയമം ബാധകമാക്കിക്കൊണ്ട് വിധിക്കുകയുണ്ടായി. ഇൻഡോറിലെ ഷാബാനുബീഗത്തിന് മുൻഭർത്താവ് അഡ്വ:മുഹമ്മദ് ഹ്മദ്ഖാൻ ചെലവിന് കൊടുക്കണമെന്ന് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയും ഹൈക്കോടതിയും വിധിച്ചു. ഇതിനെതിരിൽ ഖാൻ സുപ്രിം കോടതിയിൽ പോയി . ചീഫ് ജസ്റ്റീസടക്കം അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ഖാനെതിരിൽ വിധിയെഴുതി. ദേശീയോൽഗ്രഥനത്തിന് ഏക സിവിൽകോഡിന്റെ ആവശ്യകത വിധിയിൽ ഊന്നിപ്പറഞ്ഞു. ക്വുർ-ആൻ 2:241ൽ കൽപിച്ച "മത്താ-അ്' കൊണ്ടുദ്ദേശ്യം വിവാഹമോചിതക്ക് മരണം വരെ, അല്ലെങ്കിൽ പുനർവിവാഹം വരെ ചെലവിന് കൊടുക്കു -കയാണെന്നും പ്രസ്താവിച്ചു. യുസുഫ് അലി തന്റെ ക്വുർ-ആൻ പരിഭാഷയിൽ അഥവാ ജീവനാംശം എന്നാണ് അർത്ഥ കൊടുത്തിട്ടുള്ളതെന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചു. (മുൻ മുഫസ്സിറുകളിൽ ചിലർ വ്യാഖ്യാനിച്ചപോലെ ഇദ്ദഃ കാലത്തിലെ ജീവനാംശത്തിനുപരി ആജീവനാന്ത ജീവനാംശമാണ് യൂസുഫ് അലി ഉദ്ദേശിച്ചതെന്ന് പറയുവാൻ യാതൊരു ന്യായവും കാണുന്നി -ല്ല.) ഈ വിധിക്കെതിരെ ദീനി താൽപര്യമുള്ള മുസ്ലിം സംഘടനകളും നേതാക്കളും യോജിച്ചു ശബ്ദമുയർത്തി. ശരീ-അത്തിന്റെ സംരക്ഷണത്തിന് സമാധാനപൂർവമായ സമരമുറകൾ കൈകൊണ്ടു. (അല്ലാഹുവിന്റെ അനുഗ്രഹത്താൽ മുസ്ലിംകൾ ലക്ഷ്യം നേടി. മുസ്ലിംകളുടെ കാര്യത്തിൽ പാർലമെന്റ് പ്രത്യേക നിയമം പാസ്സാക്കി) ഈ ഘട്ടത്തിൽ ഇസ്ലാമിന്റെ വിരോധികൾ ശരീ-അത്തിനെ പഴഞ്ചൻ കാട്ടാ ള നിയമമായി നാടുനീളെ അപലപിച്ചു നടന്നു. വിവാഹമുക്തയായ മുസ്ലിം സ്ത്രീക്ക് വേണ്ടി അവർ മുതലകണ്ണീർ വാർത്തു. ഇതെല്ലാമായപ്പോൾ, ഇസ്ലാം പഴഞ്ചനാ -യിപ്പോകരുതല്ലോ, ആധുനിക കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാവുന്നതാവണമല്ലോ എന്നതിൽ തൽപരരായ ചിലർ സുപ്രീം കോടതിയുടെ ചുവടുപിടിച്ച് 2:241ലെ "മത്താ-അ്'ന് നൂതന വ്യാഖ്യാനം നൽകുകയാണുണ്ടായത്. മുൻഭർത്താവിന്റെ ഓശാരംപ റ്റി എന്നെന്നും ജീവിതം കഴിച്ചുകൂട്ടുവാൻ മാത്രം അന്തസ്സും അഭിമാനവുമില്ലാത്തവളായി സ്ത്രീയെ ഇസ്ലാം തരം താഴ്ത്തീട്ടില്ലെന്നതാണ് വസ്തുത. എത്ര വേണമെന്നതിനെ സംബന്ധിച്ച് പ്രത്യേക നിയമമില്ല. മഹ്ർ എത്രയെന്ന് നിശ്ചയിക്കാതെ സ്പർശനത്തിന് മുമ്പ് വിവാഹമോചനം ചെയ്താലുള്ള "മതാ-അ്'നെപ്പറ്റി 236--ാം വചനത്തിൽ പറഞ്ഞി -ട്ടുണ്ടല്ലോ. അവിടെ നൽകിയ വിശദീകരണം ഇവിടെയും പ്രസക്തമാണ്. -്ര പസാ:
2:242

كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ

(242) അപ്രകാരം, അല്ലാഹു അവന്റെ "ആയത്തു' (ലക്ഷ്യം) കൾ നിങ്ങൾക്ക് വിവരിച്ചു തരുന്നു; നിങ്ങൾ ബുദ്ധി കൊടു(ത്തു മനസ്സിലാ)-ക്കുവാൻ വേണ്ടി. (242) അതുപോലെ اللها അല്ലാഹു വിവരിക്കുന്നു ُ م ْ 0 ل َ നിങ്ങൾക്ക് آي َ ات ِ ه ِ അവന്റെ ആയത്ത് നിങ്ങൾ ആകുവാൻ വേണ്ടി, ആയേക്കാം നിങ്ങൾ ബുദ്ധി കൊടുക്കും, മനസ്സിലാക്കുന്ന(-വർ) വളരെ അർത്ഥവത്തായ ഒരു ഉപദേശമാണിത്. അല്ലാഹു വിവരിച്ചുതരുന്ന നിയമങ്ങളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും യഥാവിധി പാലിക്കുന്നതാ ണ് ബുദ്ധിപൂർവമായിട്ടുള്ളത്. എന്തെങ്കിലും ഒഴിവുകഴിവുകളോ, യുക്തിന്യായങ്ങളോ, സ്വാർത്ഥതാൽപര്യങ്ങളോ നിമിത്തം അവയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് ബുദ്ധിഹീനതയാണ്. അങ്ങനെയുള്ളവർക്ക് ഈ വിവരണങ്ങളൊന്നും ഫലപ്രദമാകയില്ല . നിങ്ങളുടെ ഐഹികവും പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ വിശദീകരിച്ചുതരുന്നതെന്ന് ബുദ്ധികൊടുത്ത് ചിന്തിച്ചാൽ നിങ്ങൾക്കുതന്നെ മനസ്സിലാവും. എന്നൊക്കെയുള്ള സൂചനകൾ ഈ വാക്യത്തിൽ കാണാം. واالله ّ الموفق والمعين വിഭാഗം - 32 അനുഷ്ഠാനപരമായ പല നിയമങ്ങളും തത്വോപദേശങ്ങളും വി വരിച്ചശേഷം, സത്യവിശ്വാസികൾക്ക് ത്യാഗസന്നദ്ധതയും, സമരവീര്യവും വർദ്ധിപ്പിക്കുവാനുതകുന്ന ചില ചരിത്രപാഠങ്ങളാണ് തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നത്. ഈ പംക്തിയിൽ രണ്ട് സംഭവങ്ങൾ അല്ലാഹു വിവരിക്കുന്നുണ്ട്. (കണ്ടില്ലേ!) എന്ന് പറഞ്ഞു ശ്രോതാക്കളുടെ ശ്രദ്ധയെ തട്ടിയുണർത്തിക്കൊണ്ടാണത് രണ്ടും ആരംഭിക്കുന്നത്. ഒന്നാമത്തെത് അതിലെ കഥാപാത്രങ്ങൾ ആരാണെന്ന് വ്യക്തമാക്കാതെ, സംഭവത്തിലെ മർമപ്രധാനമായ ഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് സംക്ഷിപ്ത രൂപത്തിലും, ര ണ്ടാമത്തേത് ഏറെക്കുറെ വിശദമായ രൂപത്തിലുമാണുള്ളത്. അല്ലാഹു പറയുന്നു: -
2:243

۞أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ

(243) നീ കണ്ടില്ലേ, യാതൊരു കൂട്ടരെ?! അവർ ആയിരങ്ങൾ ഉണ്ടായിട്ടും മരണഭയത്താൽ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് അവർ പുറത്തുപോയി. അല്ലാഹു പറഞ്ഞു: "നിങ്ങൾ മരണമടയുവിൻ;' പിന്നെ, അവൻ അവരെ ജീവിപ്പിച്ചു. ധ ഇങ്ങനെയുള്ള ഒരു കൂട്ടരെ കണ്ടില്ലേ?! പ നിശ്ചയമായും, അല്ലാഹു മനുഷ്യരുടെ മേൽ ഔദാര്യം (അഥവാ അനുഗ്രഹം) ഉള്ളവൻ തന്നെയാകുന്നു. എങ്കിലും, മനുഷ്യരിൽ അധികമാളുകളും നന്ദി ചെയ്യുന്നില്ല. (243) കണ്ടില്ലേ, നോക്കുന്നില്ലേ യാതൊരു കൂട്ടരെ അവർ പുറപ്പെട്ടു, പുറത്തുപോയി അവരുടെ വസതികളിൽ നിന്ന് അവർ ആയിരങ്ങളുണ്ടായിട്ടും ح َ ذ َ ر َ ഭയന്ന്, കാത്തുകൊണ്ട് മരണത്തെ എന്നിട്ട് (അപ്പോൾ) അവരോട് പറഞ്ഞു ُ َّ اللها അല്ലാഹു م ُ وت ُ وا നിങ്ങൾ മരണപ്പെടുവിൻ َ ّ ُ പിന്നീട് അവരെ അവൻ ജീവിപ്പിച്ചു َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ഉള്ളവൻ തന്നെ َ , الن ّ َ اس ِ ع َ മനുഷ്യരുടെ മേൽ എങ്കിലും الن മനുഷ്യരിൽ അധികവും നന്ദി ചെയ്യുന്നില്ല. ഈ സംഭവത്തെക്കുറിച്ച് ഒന്നിലധികം രിവായത്തുകൾ തഫ്സീർ ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചുകാണാം. ഒന്നും സ്വീകരിക്കത്തക്കവിധം ബലവത്തല്ല. ആകയാൽ, അവയെ ഉദ്ധരിച്ചു ദീർഘിപ്പിക്കുവാനും, അവയെ അടിസ്ഥാനമാക്കി ഒരു വിശദീകരണം നൽകുവാനും നാം തുനിയുന്നില്ല. സംഭവത്തിൽ നിന്ന് പഠിക്കേണ്ടുന്ന പാഠം പഠിക്കുവാൻ അതിന്റെ ആവശ്യവുമില്ല. ഉണ്ടായിരുന്നെങ്കിൽ അല്ലാഹു തന്നെ അതി ന് വേണ്ടുന്ന വിശദീകരണം നൽകുമായിരുന്നു. അതുകൊണ്ട് അല്ലാഹു ചുരുക്കിപ്പറഞ്ഞ അതേരൂപം കൊണ്ട് നമുക്കും മതിയാക്കാം. ആയിരക്കണക്കിലുള്ള ഒരു ജനത മ രണത്തെ ഭയന്ന് തങ്ങളുടെ വാസസ്ഥലം വിട്ട് ഓടിപ്പോയി. ഭയത്തിന് കാരണം ശത്രു -ക്കളോ, ചില രിവായത്തുകളിൽ കാണാവുന്നതുപോലെ, മാരകമായ ഏതെങ്കിലും പകർച്ചവ്യാധിയോ മാർഗത്തിൽ മരണഭയവും, ധൈര്യക്ഷയവും കൂടാതെ സമരം ചെയ്യുവാനുള്ള പ്രചോദനവും പ്രോൽസാഹനവും നൽകലാണ് ഈ സംഭവം ഉദ്ധരിച്ചത് കൊണ്ട് ഉദ്ദേശ്യമെന്ന് അടുത്ത വചനത്തിൽനിന്ന് മ നസ്സിലാക്കാവുന്നതാണ്. ആ സ്ഥിതിക്ക് ഈ ജനതയുടെ ഭയം അവരുടെ ശത്രുക്ക -ളെക്കുറിച്ചായിരുന്നുവെന്ന് അനുമാനിക്കുവാൻ ന്യായമുണ്ട്. ഏതായാലും മ രണഭയം നിമിത്തമുള്ള അവരുടെ ഓടിപ്പോക്കുകൊണ്ട് ഫലമുണ്ടായില്ല. അല്ലാഹു അവരോട് മരണമടയുവാൻ കൽപിച്ചു. അതെ, അവർ മരണമടയുകതന്നെ ചെയ്തു. മരണം ഒറ്റ -യടിയായിരുന്നുവോ, ക്രമേണയായിരുന്നുവോ? ശത്രുക്കളുടെ കൈക്കോ, രോ ഗം നിമിത്തമോ ആയിരുന്നുവോ? അല്ലാഹുവിനറിയാം. ഒന്നും തിട്ടപ്പെടുത്തിപ്പറഞ്ഞു -കൂടാ. അതുപോലെത്തന്നെ, അല്ലാഹു ജീവിപ്പിച്ചു എന്ന് പറഞ്ഞതിന്റെ യഥാർത്ഥ താൽപചില രിവായത്തുകളിൽ പറയുന്നതുപോലെ, ഏതെങ്കിലും പ്രവാചകന്റെ പ്രാർത്ഥനയെ തുടർന്നോ മറ്റോ ഒരിക്കൽ പെട്ടെന്ന് അങ്ങനെ ഉണ്ടായിക്കൂടെന്നില്ല. അത് അല്ലാഹുവിന്റെ കഴിവിൽ പെട്ടതാണല്ലോ. ചിലർ അഭിപ്രായപ്പെടുന്നതുപോലെ, മരണപ്പെട്ട തലമുറക്കുശേഷം, കൂടുതൽ മനോ -വീര്യവും ദൃഢവിശ്വാസവുമുള്ള ഒരു പിൻതലമുറ അവരുടെ ശേഷം രംഗത്ത് വന്ന് ആ സമുദായം പുനരുദ്ധരിച്ചു എന്ന അലങ്കാരാർത്ഥത്തിലുള്ള ഒരു വാക്കാണതെന്നും വരാം. യഥാർത്ഥം നമുക്ക് അല്ലാഹുവിലേക്ക് വിടാം. അതാണ് സുരക്ഷിതമായ മാർഗം. ഏതായാലും, സംഭവത്തിൽനിന്ന് ലഭിക്കുവാനുള്ള ഗുണപാഠം വ്യ ക്തമാണ്. ജീവിതവും മരണവുമൊക്കെ അല്ലാഹു കണക്കാക്കുന്നതും, അവന്റെ നിയ്ര ന്തണത്തിലുള്ളതുമാകുന്നു. യുദ്ധമോ, മറ്റു പരീക്ഷണ ഘട്ടങ്ങളോ നേരിടുമ്പോ ൾ ഭീരുത്വവും, വെപ്രാളവും കാട്ടി ഓടിരക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. അങ്ങനെ -യുള്ള ഘട്ടങ്ങൾ നേരിടുമ്പോൾ, എല്ലാം അല്ലാഹുവിൽ അർപ്പിച്ചും, അവന്റെ വിധിയിൽ തൃപ്തിപ്പെട്ടുംകൊണ്ട് ധൈര്യസമേതം ഉറച്ചുനിൽക്കുകയാണ് വേണ്ടത്. അങ്ങനെ മ്പാൾ, അവന്റെ പക്കൽനിന്നുള്ള സഹായവും ഔദാര്യവും ലഭിക്കുകയും, വിജയം കൈവരുകയും ചെയ്യും. വിഷമാവസ്ഥയിൽ ത്യാഗത്തിന് തയ്യാറില്ലാതെ ഭീരുത്വം അവലംബിച്ച് പിൻമാറി പിന്നോക്കം പോകുന്നത് അല്ലാഹുവിനോട് ചെയ്യുന്ന നന്ദികേടുകൂടിയാണ്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതിൽനിന്ന് പഠിക്കുവാനുള്ള പാഠങ്ങൾ. ശ ത്രുക്കളുമായി നേരിടുന്നതിൽ ഭീരുത്വം നിമിത്തം ഓടിപ്പോകുന്നതിനെ ക്വുർ-ആനിലും (8:16) ഹദീഥുകളിലും വിരോധിച്ചിട്ടുള്ളതാണല്ലോ. വിഷൂചിക മുതലായ പകർച്ചവ്യാധികളുടെ നാട്ടിലേക്ക് പോകരുതെന്നും, അവ ഒരു നാട്ടിൽ സംഭവിച്ചാൽ അവിടെനിന്ന് ഓടിപ്പോകരുതെന്നും നബി പ്രസ്താവിച്ചിട്ടുണ്ട്. (ബു; മു.) ഇതെല്ലാം ഈ തത്വത്തിന്റെ ടിസ്ഥാനത്തിലുള്ളതാണ്. അല്ലാഹു തുടർന്നു പറയുന്നു:-
2:244

وَقَٰتِلُواْ فِي سَبِيلِ ٱللَّهِ وَٱعۡلَمُوٓاْ أَنَّ ٱللَّهَ سَمِيعٌ عَلِيمٞ

(244) നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും, അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിൻ (244) നിങ്ങൾ യുദ്ധം ചെയ്യുവിൻ اللها അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ അറിയുകയും ചെയ്യുക َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് َ ِ يع ٌ മ കേൾക്കുന്നവൻ ٌ ച ع َ ل ِ അറിയുന്നവൻ ആപൽഘട്ടത്തിൽ വെപ്രാളം പൂണ്ട് ഓടിപ്പോകുന്നത് കൊണ്ട് അല്ലാഹുവിന്റെ വിധിയെ തടുക്കുവാൻ കഴിയാത്തതുപോലെത്തന്നെ, അവന്റെ മാർ ഗത്തിൽ യുദ്ധത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയോ യുദ്ധവേളയിൽ പിൻതിരി -ഞ്ഞോടുകയോ ചെയ്തിട്ടും ഫലമുണ്ടാകാനില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും وجٍ في ِ ك ُ ن ْ (നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പ്രാപിക്കും. നിങ്ങൾ ഉന്നത സൗധങ്ങളിലായിരു -ന്നാലും ശരി. (4:78.) യുദ്ധത്തിൽ പങ്കെടുക്കുന്നത് കൊണ്ട് മരണം നേരത്തേ സമീപിക്കുകയില്ലെന്നുതെളിവാണ് മുസ്ലിം സൈന്യനേതാക്കളിൽ അഗ്രഗണ്യനും "സൈഫുല്ലാഹി' (അല്ലാഹുവിന്റെ വാൾ) എന്നറിയപ്പെടുന്ന മഹാനുമായ ഖാലിദുബ്നുൽവലീദ് (റ). അദ്ദേഹം മരണാസന്നനായ സമയത്ത് വ്യസനപൂർവം പറയുക -യാണ്: ഞാൻ ഇത്രയിത്ര യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ ഏതൊരു അവയവത്തിലും അമ്പോ, വെട്ടോ, കുത്തോ ഏറ്റ് മുറിവ് പറ്റാത്തതില്ല. എന്നിട്ടും ഞാനിതാ വിരുപ്പിൽ കിടന്ന് ഒട്ടകംചാകുംപോലെ മരണമടയേണ്ടിയിരിക്കുന്നു. ഭീരുക്കളുടെ ക ണ്ണുകൾ ഉറങ്ങാതിരിക്കട്ടെ! അല്ലാഹുവിന്റെ മാർഗത്തിൽ ദേഹംകൊണ്ട് യുദ്ധം ചെയ്താൽ മാത്രം പോരാ, അതിൽ ധനം ചിലവഴിക്കുക കൂടി വേണ്ടതുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:-
2:245

مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥٓ أَضۡعَافٗا كَثِيرَةٗۚ وَٱللَّهُ يَقۡبِضُ وَيَبۡصُۜطُ وَإِلَيۡهِ تُرۡجَعُونَ

(245) ആരുണ്ട് അല്ലാഹുവിന് നല്ല കടമയായി കടംകൊടുക്കുന്നവൻ?! എന്നാലവന്ന് അതിനെ വളരെ ഇരട്ടികളായി ഇരട്ടിച്ചു അവൻ കൊടുക്കുന്നതാണ്. അല്ലാഹു (ചുരുക്കി) പിടിക്കുകയും, നീട്ടിക്കൊടുക്കുകയും ചെയ്യുന്നു; അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (245) ആരുണ്ട്, ഇങ്ങനെയുള്ളവൻ ആരാണ് കടം കൊടുക്കുന്നവൻ َ َّ اللها അല്ലാഹുവിന് നല്ലതായ എന്നാൽ അവൻ അതിനെ ഇരട്ടിയായിക്കൊടുക്കും ُ َ ള അവന് ഇരട്ടികൾ വളരെ, അധികം ُ َّ اللها َ و അല്ലാഹു പിടിക്കുന്നു, ചുരുക്കി എടുക്കും നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുന്നു. "അല്ലാഹുവിന് കടം കൊടുക്കുക' എന്നും "നല്ല കടം' എന്നും പറഞ്ഞ -തിന്റെ ഉദ്ദേശ്യത്തെപ്പറ്റി സൂറത്ത്: ഹദീദ് ന്റെ വ്യാഖ്യാനത്തിൽ കൂടുതൽ കാ ണുക. പൂർണമനസ്സോടും, അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചും നൽകുന്ന ഏത് സംഭാവനയും, ദാനധർമങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവ ൻ കണക്കുവെക്കുകയും, അതിനെ വളർത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കിൽ ഇരട്ടിപ്പിച്ചുകൊണ്ട് ധാരാളക്കണക്കി ൽ പ്രതിഫലം നൽകുകയും ചെയ്യും. എന്ന് സാരം. ഈ വചനം അവതരിച്ചപ്പോൾ, അൻസ്വാ -റുകളിൽപ്പെട്ട അബുദ്ദഹ്ദാഹ് ( أب ُ والدَح ْ دَاح – رضـ ) അദ്ദേഹത്തിനുണ്ടായിരുന്ന ഏകസ്വത്തും അറുനൂറ് ഈത്തപ്പനകൾ ഉൾക്കൊള്ളുന്നതുമായ ഒരു തോട്ടം "ഞാനിതാ അല്ലാഹുവിന് കടം കൊടുക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അത് നബി യെ ഏൽപിച്ചു കൊടുക്കുകയുണ്ടായെന്ന് ഇബ്നു അബീഹാതിമും (റ) മറ്റും ഉദ്ധരിച്ചിരിക്കുന്നു. നല്ല വിഷയത്തിൽ ധനം ചിലവഴിക്കുവാൻ മടിക്കേണ്ടതില്ല. ധനവും അത് വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണ്. അവസാനം എല്ലാവരും അവങ്കലേക്ക് തന്നെ മ ടങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോൾ, ചിലവഴിച്ചതിന്റെ ലാഭവും, ചിലവഴിക്കാത്തതിന്റെ നഷ്ടവും അവിടെവെച്ച് അനുഭവപ്പെടും. എന്നൊക്കെയാണ് അവസാനത്തെ വാക്യ -ങ്ങളിൽ ഓർമിപ്പിക്കുന്നത്.
2:246

أَلَمۡ تَرَ إِلَى ٱلۡمَلَإِ مِنۢ بَنِيٓ إِسۡرَـٰٓءِيلَ مِنۢ بَعۡدِ مُوسَىٰٓ إِذۡ قَالُواْ لِنَبِيّٖ لَّهُمُ ٱبۡعَثۡ لَنَا مَلِكٗا نُّقَٰتِلۡ فِي سَبِيلِ ٱللَّهِۖ قَالَ هَلۡ عَسَيۡتُمۡ إِن كُتِبَ عَلَيۡكُمُ ٱلۡقِتَالُ أَلَّا تُقَٰتِلُواْۖ قَالُواْ وَمَا لَنَآ أَلَّا نُقَٰتِلَ فِي سَبِيلِ ٱللَّهِ وَقَدۡ أُخۡرِجۡنَا مِن دِيَٰرِنَا وَأَبۡنَآئِنَاۖ فَلَمَّا كُتِبَ عَلَيۡهِمُ ٱلۡقِتَالُ تَوَلَّوۡاْ إِلَّا قَلِيلٗا مِّنۡهُمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ

(246) നീ കണ്ടില്ലേ, മൂസായുടെ (കാല)-ശേഷം ഇസ്റാ-ഈൽ സന്തതികളിൽ നിന്നുള്ള പ്രധാനികളെ?!- അതായത്, അവർ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദർഭം: "താങ്കൾ ഞങ്ങൾക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണംഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം.' അദ്ദേഹം പറഞ്ഞു; "നിങ്ങളുടെ മേൽ യുദ്ധം നിയമിക്കപ്പെടുന്ന പക്ഷം, നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കുമോ?' അവർ പറഞ്ഞു: "ഞങ്ങൾക്കെന്താണ്, ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കുവാൻ (കാരണമുള്ളത്)? ഞങ്ങളുടെ ഭവനങ്ങളിൽനിന്നും, മക്കളിൽനിന്നും ഞങ്ങൾ പുറത്താക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക്!' എന്നിട്ട്, അവരുടെമേൽ യുദ്ധം നിയമിക്കപ്പെട്ടാറെ, അവർ തിരിഞ്ഞു നിന്ന് അൽപം (ആളുകൾ) ഒഴികെ, അല്ലാഹു അക്രമകാരികളെപ്പറ്റി അറിയുന്നവനുമത്രെ. (246) കണ്ടില്ലേ, നോക്കുന്നില്ലേ പ്രധാനികളെ, സംഘത്തിലേക്ക് ഇസ്റാ-ഈല്യരിൽ നിന്നുള്ള മൂസായുടെ ശേഷം അവർ പറഞ്ഞ സന്ദർഭം അവരുടെ ഒരു നബിയോട് ഞങ്ങൾക്ക് നിയോഗിച്ചു തരുക ഒരു രാജാവിനെ ഞങ്ങൾ യുദ്ധം ചെയ്യാം اللها അല്ലാഹുവിന്റെ മാർഗത്തിൽ َ لا َ ق അദ്ദേഹം പറഞ്ഞു നിങ്ങൾ ആയേക്കുമോ നിയമിക്ക(വിധിക്ക)-പ്പെട്ടാൽ നിങ്ങളുടെ മേൽ, -യുദ്ധം നിങ്ങൾ യുദ് ധം ചെയ്യാതിരിക്കുവാൻ او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾക്കെന്താണ് ഞങ്ങൾ യുദ്ധം ചെയ്യാതിരിക്കുവാൻ اللها അല്ലാഹുവിന്റെ മാർഗത്തിൽ ഞങ്ങൾ പുറത്താക്കപ്പെട്ടിരിക്കെ ഞങ്ങളുടെ വസതികളിൽ നിന്ന് ഞങ്ങളുടെ പുത്രൻമാരിൽ (മക്കളിൽ) നിന്നും എന്നിട്ട് നിയമിക്ക (നിർബന്ധമാക്ക)-പ്പെട്ടപ്പോൾ അവരുടെ മേൽ യുദ്ധം അവർ തിരിഞ്ഞുകളഞ്ഞു ق َ ل ِ يلا إ ِ لا അൽപം ഒഴികെ അവരിൽ നിന്ന് ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ ٌ ച ع َ ل ِ അറിയുന്നവനാണ് ب ِ الظّ അക്രമികളെപ്പറ്റി മുമ്പ് ചൂണ്ടിക്കാട്ടിയ രണ്ട് ചരിത്ര സംഭവങ്ങളിൽ രണ്ടാമത്തേതാണ് ഈ വചനത്തിലും തുടർന്നുള്ള ചില വചനങ്ങളിലും വിവരിക്കുന്നത്. മൂസാ നബി (അ)-ക്കുശേഷം പല നൂറ്റാണ്ടുകൾ കഴിഞ്ഞു ദാവൂദ് നബി (അ)യുടെ ആദ്യകാലത്ത് സംഭവിച്ച ഒരു സംഭവമാണിത്. "ഇസ്റാ-ഈല്യരിൽ പ്രധാനികൾ തങ്ങളുടെ ഒരു പ്രവാചകനോട് പറഞ്ഞത് കണ്ടില്ലേ' എന്ന് പറഞ്ഞു സംഭവത്തിലേക്ക് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷ ണിക്കുന്നു. ءلا َ م ْ لا (മല-ഉ്) എന്ന വാക്കിന് "പ്രധാനികൾ, മുഖ്യൻമാർ, മൂപ്പൻമാർ, പ്രമാണികൾ' എന്നൊക്കെ അർത്ഥം പറയാം. ചിലപ്പോൾ "ജനക്കൂട്ട'ത്തെ ഉദ്ദേശിച്ചും ഉപയോഗിക്കപ്പെടും. ബഹുവചനാർത്ഥത്തിലേ അത് ഉപയോഗിക്കുകയുള്ളൂ. ഇസ്റാ-ഈല്യരിൽ വളരെയധികം പ്രവാചകൻമാർ ഉണ്ടായിട്ടുണ്ടല്ലോ. പ്രവാചക ന്റെ പേര് പറയാതെ അവരിൽപെട്ട ഒരു പ്രവാചകൻ എന്നുമാത്രം പറഞ്ഞത്, സംഭവത്തിലെ ഗുണപാഠങ്ങൾ മനസ്സിലാക്കുവാൻ പ്രവാചകന്റെ താഴെ കാണുന്ന വിവരങ്ങളിൽനിന്ന് അത് ശമവീൽ അഥവാ ശമുവേൽ) പ്രവാചകനായിരുന്നുവെന്ന് മനസ്സിലാകുന്നു. ബൈബ്ളിൽ ശമുവേൽ ഒന്നാം പുസ്തകത്തിൽ ഈ ചരിത്രം വളരെ വിസ്തരിച്ചു പറഞ്ഞു കാണാം. ചില പ്രസ്താവനകളിൽ അത് ക്വുർ-ആനുമായി യോജിക്കുന്നില്ല. ഈ വചനങ്ങളില -ടങ്ങിയ പല പ്രസ്താവനകളുടെയും ഒരു വിശദീകരണം അതിൽ അടങ്ങിയിട്ടുമുണ്ട്. ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയും, ചില പ്രവാചക ചരിത്ര ഗ്രന്ഥകാരൻമാരുടെയും, ബൈബ്ളിന്റെയും പ്രസ്താവനകൾ മുമ്പിൽവെച്ച് പരിശോധിക്കുമ്പോൾ, സംഭവത്തിന്റെ പശ്ചാ -ത്തലം ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്:- മൂസാ (അ)ന്റെ വിയോഗാനന്തരം, അദ്ദേഹത്തിന്റെ ശുശ്രൂഷകനാ -യിരുന്ന യോശുവാ ( يوشع بن نون ) പ്രവാചകന്റെ നേതൃത്വത്തിൽ ഇസ്റാ-ഈൽ ജനത ഫലസ്തീനിൽ പ്രവേശിച്ചശേഷം, അദ്ദേഹം അവരുടെ ഓരോ ഗോത്രത്തിനുമു ള്ള വാസസ്ഥലം നിർണയിച്ചുകൊടുക്കുകയും, അവരിൽ ന്യായാധിപൻമാരെ നിയമിച്ചുകൊടുക്കുകയും ശമുവേൽ പ്രവാചകന്റെ ജനനം മുതൽ ദാവൂദ് (അ)ന്റെ മരണം -വരെയാണിതിലെ ഉള്ളടക്കം. ഓരോ ഗോത്രത്തിനും ഫലസ്തീനിൽ ഭാഗിച്ചുകൊടുക്കപ്പെട്ട സ്ഥലം 2-ാം നമ്പർ ഭൂപടത്തിൽ കാണാം. മരണംവരെ ഇസ്റാ-ഈല്യർ ന്റ നിയന്ത്രണത്തിലായിരുന്നു. മൂസാ (അ)ക്ക് ശേഷം നാലാം നൂറ്റാണ്ടിന്റെ മദ്ധ്യം വ രെ അവരിൽ രാജാക്കളുണ്ടായിരുന്നില്ല. പ്രവാചകരുടെ നിർദ്ദേ -ശങ്ങളനുസരിച്ച് ന്യായാധിപൻമാർ കാര്യങ്ങൾ നിയന്ത്രിച്ചുപോന്നു. പ്രവാചകൻമാർ അവർക്ക് മാർഗദർശനം നൽകിക്കൊണ്ടിരിക്കും. ചില സന്ദർഭങ്ങളിൽ പ്രവാചകൻതന്നെ ന്യായാധിപനുമായിരിക്കും. കാലക്രമേണ ബിംബാരാധനയും, ദൈവപ്രതിഷ്ഠകളും വരേയുള്ള ദുരാചാരങ്ങളും തോന്നിയവാസങ്ങളും ഇസ്റാ-ഈല്യരിൽ പടർന്നുപിടിച്ചു. ഇക്കാലങ്ങളിൽ മിദ്യാനികൾ, ഫെലിസ്ത്യർ, മോവാബ്യർ മുതലായ അമാലിക്വഃ ( عمالقة ) വർഗങ്ങളും, ഇസ്റാ-ഈൽ വർഗവും തമ്മിൽ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. നാലാം നൂറ്റാണ്ടിൽ ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തിൽ ഇസ്റാ-ഈല്യർക്ക് ദാരുണമായ പരാജയം നേരിട്ടു. തങ്ങളുടെ വിജയവും രക്ഷയും ഉദ്ദേശിച്ചുകൊണ്ട് തങ്ങൾ ഒപ്പംകൊണ്ടു -പോയിരുന്ന നിയമപെട്ടകം എന്നറിയപ്പെടുന്ന "താബൂത്തും' തൗറാത്തും ഫെലസ്ത്യർ പിടിച്ചെടുത്തുകൊണ്ടുപോയി. ഇതുമൂലം അവർ വമ്പിച്ച വിലാപത്തിലാ -കുകയും, അവരുടെ വീര്യവും ഗൗരവവും നശിക്കുകയും ചെയ്തു. ഇക്കാലത്ത് പ്രവാചകൻമാർ ഉണ്ടായിരുന്നില്ല. പ്രവാചക പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലെ ഒരു സ്ത്രീ ഒരു ആൺകുട്ടിയെ പ്രസവിച്ചു. പ്രാർത്ഥനക്ക് ഉത്തരം കിട്ടി എന്ന അർത്ഥ -ത്തിലാണത്രെ അതിന് ശെമുവേൽ (ശിംവീൽ) എന്ന് പേരിട്ടത്. അദ്ദേഹത്തിന് പിന്നീട് പ്രവാചകത്വം സിദ്ധിച്ചു. അദ്ദേഹം അവരുടെ പ്രവാചകനും, ന്യായാധിപനുമായിരുന്നു. അദ്ദേഹത്തിന് വാർദ്ധക്യം പിടിപെട്ട അവസരത്തിലായിരുന്നു തങ്ങെ ള നയിക്കുവാനും, യുദ്ധത്തിലും മറ്റും നേതൃത്വം നൽകുവാനും വേണ്ടി ഒരു രാജാവിനെ നിയോഗിച്ചുതരണമെന്ന് ഇസ്റാ-ഈല്യർ ആ പ്രവാചകനോടാവശ്യെ പ്പട്ടത്. ഒരു രാജാവ് നിലവിൽ വന്നാൽ അവരിലുണ്ടാകുന്ന പ്രതികരണവും സ്വഭാവവും ഇന്ന -മാതിരിയായിരിക്കുമെന്ന് അവരുമായി ഇടപഴകിയ ആ പ്രവാചകന് ഊഹിക്കാമ -ല്ലോ. അങ്ങനെ, ഒരു രാജാവിനെ നിയോഗിച്ച് അദ്ദേഹത്തിന്റെ കീഴിൽ ശത്രുക്കളുമായി യുദ്ധം നടത്തേണ്ടി വരുമ്പോൾ നിങ്ങൾ പിൻമാറി അനുസരണക്കേട് കാണിച്ചേക്കുമോ? എന്ന് അദ്ദേഹം അവരോട് ചോദിച്ചു. ശത്രുക്കളുമായി യുദ്ധം നടത്തുവാൻ ഞങ്ങ ൾ സ്വയം തയ്യാറാകുമാറുള്ള കാരണങ്ങൾ ഞങ്ങൾക്കുണ്ടല്ലോ. ശ്രതുക്കൾ ഞങ്ങൾക്ക് വരുത്തിത്തീ ർത്ത വിനകൾ കുറച്ചൊന്നുമല്ല. ഞങ്ങളെ നാട്ടിൽനിന്നും വീട്ടിൽ നിന്നും തുരത്തിവിടുക, ഞങ്ങളുടെ കുട്ടികളെ പിടിച്ചു ബന്ധനത്തിലാക്കുക മുതലായ പലതും അവർ ചെയ്തിരിക്കെ, ഒരു രാജാവിന്റെ നേതൃത്വം കൂടി ലഭിച്ചാൽ ഞങ്ങൾ എങ്ങനെ പിൻമാറും? എന്നായിരുന്നു അവരുടെ മറുപടി. അവസാനം സംഭവിച്ചത് മിക്കവാ റും പ്രവാചകൻ സംശയി- ഈ പെട്ടകത്തെക്കുറിച്ചാണ് الت َ اب ُ وت (താബൂത്ത്) എന്ന് പറയുന്നത്. വേദപുസ്തക നിഘണ്ടു പറയുന്നു: "ഇതിന് യഹോവയുടെ പെട്ടകം, വിശു -ദ്ധപെട്ടകം എന്നും മറ്റും പേരുണ്ട്. മരംകൊണ്ടുണ്ടാക്കി സ്വർണംകൊണ്ട് പൊതിഞ്ഞതാ -ണിത്. അതിൽ ന്യായപ്രമാണപ്പലക (തൗറാത്ത് എഴുതിയ പലക)-കൾ ഉണ്ടായിരുന്നു. ഇസ്റാ-ഈല്യർ ഇതിനെ ഭക്തിബഹുമാനത്തോടെ സൂക്ഷിച്ചു കൂടെകൊണ്ടുനടന്നു. ഒടുവിൽ ശിലോ എന്ന ആരാധനാ സ്ഥലത്ത് പ്രതിഷ്ഠിച്ചു. ഇത് ഇരുന്ന സ്ഥാനങ്ങളിലൊക്കെയും യഹോവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അവർ വിശ്വസിച്ചിരു -ന്നു. ശലോമോൻ രാജാവ് (സുലൈമാൻ നബി) ദൈവാലയത്തിൽ ഇതിനെ പ്രതിഷ് ഠിച്ച ശേഷമുള്ള ചരിത്രം ഒന്നും അറിയാൻ പാടില്ല.' അല്ലാഹു പറഞ്ഞത്; "എന്നിട്ട് അവരുടെമേൽ യുദ്ധം നിയമിക്കപ്പെട്ടപ്പോൾ അവരിൽ അൽപം ആളുകളൊഴിച്ച് ബാക്കിയുള്ളവർ പിൻമാറി. കൂടുതൽ വിവരം താഴെ വരുന്നുണ്ട്. ഈ രംഗം ബൈബ്ൾ പ്രസ്താ -വിച്ചതിന്റെ ചുരുക്കം ഇങ്ങനെയാണ്: " യിസ്റായേൽ മൂപ്പൻമാർ ശമുവേലിന്റെ അടുക്കൽ വന്ന് പറഞ്ഞു: നീ വൃദ്ധനായി. നിന്റെ പുത്രൻമാർ നിന്റെ വഴിയിൽ നടക്കുന്നില്ല. ആകയാൽ, എല്ലാ ജാതികൾക്കുമുള്ള -തുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഒരു രാജാവിനെ നിയമിച്ചുതരണം. ഇത് ശമുവേലിന് അനിഷ്ടമായി. ശമുവേൽ യഹോവയോട് (ദൈവത്തോട്) പ്രാർത്ഥിച്ചു. അവരുടെ അപേക്ഷ കേൾക്കുകയും, എന്നാൽ അവരെ വാഴുന്ന രാജാവിന്റെ ന്യായം അവരെ അറിയിക്കുകയും ചെയ്യുക എന്ന് യഹോവ ഉത്തരം നൽകി. അങ്ങനെ, രാജാവ് വന്നാൽ അവർക്കുണ്ടാകുന്ന വിഷമാവസ്ഥകളും, നാശനഷ്ടങ്ങളും അദ്ദേഹം അവരെ കേൾപിച്ചു. വർ തങ്ങൾക്ക് രാജാവ് വേണമെന്ന് ശഠിച്ചു' (1. ശമുവേൽ, 8: 4-22)
2:247

وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ٱللَّهَ قَدۡ بَعَثَ لَكُمۡ طَالُوتَ مَلِكٗاۚ قَالُوٓاْ أَنَّىٰ يَكُونُ لَهُ ٱلۡمُلۡكُ عَلَيۡنَا وَنَحۡنُ أَحَقُّ بِٱلۡمُلۡكِ مِنۡهُ وَلَمۡ يُؤۡتَ سَعَةٗ مِّنَ ٱلۡمَالِۚ قَالَ إِنَّ ٱللَّهَ ٱصۡطَفَىٰهُ عَلَيۡكُمۡ وَزَادَهُۥ بَسۡطَةٗ فِي ٱلۡعِلۡمِ وَٱلۡجِسۡمِۖ وَٱللَّهُ يُؤۡتِي مُلۡكَهُۥ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٞ

(247) അവരുടെ പ്രവാചകൻ അവരോട് പറഞ്ഞു: "നിശ്ചയമായും, അല്ലാഹു ത്വാലൂത്തിനെ നിങ്ങൾക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്.' അവർ പറഞ്ഞു: "എങ്ങനെയാണ് അവന്ന് ഞങ്ങളുടെ മേൽ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ, രാജത്വത്തിന് അവനെക്കാൾ അർഹതയുള്ളവരാകുന്നു; (മാത്രമല്ല) ധനം സംബന്ധിച്ച് (വേണ്ടുന്ന) ഒരു കഴിവും അവന് നൽകപ്പെട്ടിട്ടുമില്ല (എന്നിരിക്കെ)!' അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേൽ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു; അവൻ അദ്ദേഹത്തിന് അറിവിലും, ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ (വക) രാജത്വം നൽകുന്നു. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.' (247) അവരോട് പറയുകയും ചെയ്തു അവരുടെ പ്രവാചകൻ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിയോഗിച്ചു തന്നിട്ടുണ്ട് ُ م ْ 0 ل َ നിങ്ങൾക്ക് ُ لا َ ط ത്വാലൂത്തിനെ ഒരു രാജാവായിട്ട് او ُ لا َ ق അവർ പറഞ്ഞു എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ ُ َ ള അവന് രാജത്വം ഞങ്ങളുടെ മേൽ ഞങ്ങളാവട്ടെ കൂടുതൽ അർഹരാണ് രാജത്വത്തിന് م ِ ن ْ ه ُ അവനെക്കാൾ അവന് നൽകപ്പെട്ടിട്ടുമില്ല س َ ع َ ة ً വല്ല കഴിവും, ഒരു വലുപ്പം, വിശാലത ധനത്തിൽനിന്ന്, ധനത്താൽ, ധനം സംബന്ധിച്ച് َ لا َ ق അദ്ദേഹം പറഞ്ഞു َّ ن ِ إ َ َّ اللها നിശ്ചയം അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു നിങ്ങളുടെമേൽ അദ്ദേഹത്തിന് വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു വികാസം, വിശാലത, വലുപ്പം അറിവിൽ, ജ്ഞാനത്തിൽ ശരീരത്തിലും ُ َّ اللها അല്ലാഹു കൊടുക്കും അവന്റെ (വക) രാജത്വം അവനുദ്ദേശിക്കുന്നവർക്ക് ُ َّ اللها അല്ലാഹു വിശാലനാണ് ٌ ച ع َ ل ِ അറിയുന്നവനാണ് അവരുടെ അപേക്ഷ പ്രകാരം ത്വാലൂത്ത് എന്ന് പേരായ ഒരാളെ അവർക്ക് രാജാവാക്കി നിശ്ചയിച്ചുകൊടുത്തു. ഈ വിവരം പ്രവാചകൻ അവരെ റിയിച്ചപ്പോൾ അവർക്ക് അത് തൃപ്തിപ്പെട്ടില്ല. അതെങ്ങനെ ശരിയാകും? അവനെക്കാൾ അർഹത അതിന് ഞങ്ങൾക്കാണല്ലോ ഉള്ളത്. ധനം കൊണ്ടുള്ള കഴിവും അവനില്ല. അവരുടെ പ്രതികരണം. പ്രവാചകൻ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. 1-ാമത് അല്ലാഹുവാണ് അദ്ദേഹത്തെ രാജാവാക്കി നിയമിച്ചത്, ഞാനല്ല. നിങ്ങൾക്ക് രാജാവാകുവാൻ അദ്ദേഹം മതിയെന്ന് അല്ലാഹുവിന്നറിയാവുന്നതു കൊണ്ടാണല്ലോ അവൻ അങ്ങനെ ചെയ്തത്. 2-ാമത്, അറിവുകൊണ്ടും ശരീരസ്ഥിതികൊണ്ടും അദ്ദേഹം മികച്ചു നിൽക്കുന്നു. ഭരിക്കുവാനും നയിക്കുവാനും വേണ്ടത് അറി -വാണ്. -യുദ്ധം പോലെയുള്ള സന്നിഗ്ധഘട്ടങ്ങളെ നേരിടുവാൻ വേണ്ടത് ശരീരശക്തിയാണ്. രണ്ടും അദ്ദേഹത്തിനുണ്ട്. 3-ാമത്, രാജത്വം നൽകലും മറ്റും അല്ലാഹു തന്റെ ദേ്ദശ്യമനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അതിൽ നമ്മുടെ അഭിപ്രായത്തിന് സ്ഥാനമില്ല. 4 -ാമത്, അനുഗ്രഹംകൊണ്ടും കഴിവുകൊണ്ടും കരുണകൊണ്ടുമെല്ലാം അല്ലാഹു അങ്ങേയ റ്റം വിശാലനാണ്. അവൻ സർവ്വജ്ഞനുമാണ്. അപ്പോൾ സൃഷ്ടികളുടെ ഗുണവും ആവശ്യവും അവന് അജ്ഞാതമല്ല. അതിലവൻ പിശുക്കും കാണിക്കുകയില്ല. എന്നൊക്കെ. ഇസ്റാ-ഈല്യർ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവല്ലോ. അവരിൽ ലേവീ ഗോത്രത്തിൽ പ്രവാചകത്വവും, യെഹൂദ്യാ ഗോത്രത്തിൽ ന്യായാധിപത്യവും പാരമ്പര്യമായി തുടർന്നുപോന്നിരുന്നു. അവരിൽ ഒരു ചെറുഗോത്രമായ ബിൻയാമീൻ ഗോത്രത്തിൽപെട്ട ആളായിരുന്നു ത്വാലൂത്ത്. അദ്ദേഹം കാലികളെ മേക്കുക, ചെരുപ്പ് തുന്നുക മുതലായ ജോലികൾ ചെയ്തിരുന്നു. പറയത്തക്ക ധനശേഷിയൊന്നും ഇല്ലായിരുന്നു. അവനെക്കാൾ രാജത്വത്തിന് അർഹൻ ഞങ്ങളാണല്ലോ എന്ന് അവർ പറഞ്ഞത് അതുകൊണ്ടാണ്. ത്വാലൂത്ത് എന്ന പേരിന്റെ സ്ഥാനത്ത് ബൈബ്ളിൽ കാണുന്ന പേർ ശൗൽ ( شاول ) എന്നത്രെ. അദ്ദേഹത്തിന് രണ്ട് പേരുണ്ടായിരുന്നതാണോ, അതല്ല ഒരു പേർ ലോപിച്ചു മാറ്റം വന്നതാണോ ഈ വ്യത്യാസത്തിന് കാരണമെന്നറിഞ്ഞുകൂടാ. ഏതായാലും ക്വുർ-ആനിൽ വന്ന പേരുകൊണ്ട് നമുക്ക് തൃപ്തിപ്പെടാം. ശൗലിനെപ്പറ്റി വേദപുസ്തക നിഘണ്ടുവിൽ ഇങ്ങനെ കാണാം: "ഇവൻ യിസ്രായേലിലെ ഒന്നാമത്തെ രാജാവായിരുന്നു. കാലം ക്രി. മു. 105 0- 1017 എന്ന് പറയാം.' ബൈബ്ൾ വിവരിച്ചതിന്റെ സംക്ഷിപ്തരൂപം ഇങ്ങനെയാ -കുന്നു:- "ബിൻയാമീൻ ഗോത്രത്തിൽ ക്വീസു ( قيس ) എന്ന ധനികന് ശൗൽ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു. യൗവ്വനവും കോമളത്വവും ഉള്ളവനും, എല്ലാവെ രക്കാളും തോൾമുതൽ പൊക്കമേറിയവനുമായിരുന്നു. ക്വീസിന്റെ കാണാതായ കഴു -തകളെ അന്വേഷിച്ചുകൊണ്ട് ഒരു ഭൃത്യനോടൊപ്പം അവൻ മകൻ ശൗലിനെ പറഞ്ഞയച്ചു. തേടിത്തിരഞ്ഞു നടന്ന കൂട്ടത്തിൽ ശമുവേലിന്റെ പട്ടണത്തിലെത്തി. ഇവിടെ ഒരു ദൈവപുരുഷനുണ്ടെന്നും, അദ്ദേഹം കഴുതകളെപ്പറ്റി പറഞ്ഞുതരുമെന്നും അദ്ദേഹത്തെ നമുക്ക് കാണാമെന്നും ഭൃത്യൻ പറഞ്ഞു. രണ്ടാളും ചെന്ന് ശമുവേലിനെ കണ്ടു. അദ്ദേഹം ശൗലിനെ സൽക്കരിക്കുകയും തന്റെ ഭാവിയെക്കുറിച്ച് പറയുകയും ചെയ്തു. ശൌ ലിന്റെ വരവിനെപ്പറ്റി അദ്ദേഹത്തിനു -മുമ്പ്തന്നെ വെളിപ്പാടുണ്ടായിരുന്നു. പിന്നെ, അദ്ദേ ഹം എല്ലാവരേയും ഒരുമിച്ചുകൂട്ടി അദ്ദേഹത്തെ രാജാവാക്കുന്ന വിവരം അറിയിക്കുകയും, രാജധർമത്തെപ്പറ്റി വിവരിക്കുകയും ചെയ്തു. സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കയായിരുന്ന ശൗലിനെ ജനമദ്ധ്യെ വരുത്തി. എല്ലാവരും സന്തോഷിച്ചു. രാജാവേ, എന്ന് വിളിച്ചു. എങ്കിലും, ചില നീചൻമാർ, ഇവൻ എങ്ങനെ നമ്മെ രക്ഷിക്കും എന്ന് പറഞ്ഞ് ശൌലി നെ ധിക്കരിച്ചു.' (1. ശമു. അ: 9, 10.) ശൗലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പല യുദ്ധങ്ങളെക്കുറിച്ചും പറ -യുന്ന കൂട്ടത്തിൽ ശമുവേൽ 1-ാം പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: "ശൗൽ യിസ് റായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കൻമാർ, ഫെലസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതിക്കാരോടും യുദ്ധം ചെയ് തു. അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു. അവൻ ശൗര്യം പ്രവർത്തിച്ചു. അമാല്യരെ (അമാലിഖയെ) ജയിച്ചു. യിസ്റാ-ഈല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വി ടുവിക്കുകയും ചെയ്തു.' (1. ശമു. 14:47- 49) ത്വാലൂത്ത് രാജാവിനെക്കുറിച്ച് ക്വുർ -ആൻ പ്രസ്താവിച്ചതിൽനിന്ന് അദ്ദേഹം ഒരു നല്ല മനുഷ്യനും അനുഗൃഹീതനുമായിരുന്നുവെ -ന്നത്രെ മനസ്സിലാകുന്നത്. ബൈബ്ളിലെ ചില പരാമർശങ്ങൾ നോക്കുമ്പോൾ,-കേവലം സാധാരണ രാജാക്കളെപ്പോലെ പല പാകപ്പിഴവുകളും, അനുസരണക്കേടുകളും ചെയ്ത ഒരാളാണ് ശൗൽ എന്ന് മനസ്സിലാകുന്നു. ആ സ്ഥിതിക്ക് ക്വുർ-ആനോടും മറ്റു തെളി -വുകളോടും യോജിക്കുന്നതുമാത്രം ശരിവെക്കുവാനും, അതിനെതിരായ പരാമ ർശങ്ങളെല്ലാം തള്ളിക്കളയുവാനും, രണ്ടും കൽപിക്കുവാൻ വയ്യാത്ത ഭാഗം സത്യമെന്നോ അസത്യമെന്നോ നിശ്ചയിക്കാതെ വിട്ടേക്കുവാനും മാത്രമേ നമുക്ക് നിവൃത്തിയുള്ളൂ. താണ് നബി നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതും.
2:248

وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ءَايَةَ مُلۡكِهِۦٓ أَن يَأۡتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٞ مِّن رَّبِّكُمۡ وَبَقِيَّةٞ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَٰرُونَ تَحۡمِلُهُ ٱلۡمَلَـٰٓئِكَةُۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ

(248) അവരുടെ പ്രവാചകൻ അവരോട് (വീണ്ടും) പറഞ്ഞു: അദ്ദേഹത്തിന്റെ രാജത്വത്തിന്റെ ദൃഷ്ടാന്തം (ആ) താബൂത്ത് (പെട്ടകം) നിങ്ങൾക്ക് വന്നെത്തുകയാണ്. അതിൽ, നിങ്ങളുടെ റബ്ബിങ്കൽ നിന്ന് (മനഃ)ശാന്തിയും, മൂസായുടെ ആൾക്കാരും ഹാറൂന്റെ ആൾക്കാരും വിട്ടേച്ചു പോയതിൽ നിന്നുള്ള ചില ക്കുകൾ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിശ്ചയമായും, അതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്നിങ്ങൾ വിശ്വാസികളാണെങ്കിൽ'. (248) അവരോട് പറയുകയും ചെയ്തു അവരുടെ നബി നിശ്ചയമായും ദൃഷ്ടാന്തം -അദ്ദേഹത്തിന്റെ രാജത്വത്തിന്റെ നിങ്ങൾക്ക് വരുകയാണ് الت َّ اب ُ وت ُ താബൂത്ത്, പെട്ടി, പേടകം ِ هي ِ ف അതിലുണ്ട് (ഉണ്ടായിരിക്കും) ശാന്തി, സമാധാനം, അടക്കം നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അവശിഷ്ടവും, മിച്ചപ്പെട്ടതും വിട്ടുപോയതിൽനിന്ന് ُ لآ َ ُ و മൂസായുടെ ആൾക്കാർ ഹാറൂന്റെ ആളുകളും അതിനെ വഹിക്കും ِ ك َ ة ُ ഹلا َ م ْ لا മലക്കുകൾ നിശ്ചയമായും അതിലുണ്ട് ُ م ْ لآي َ ة ً 0 ل َ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നെ നിങ്ങളാകുന്നുവെങ്കിൽ വിശ്വാസികൾ ത്വാലൂത്തിനെ രാജാവായി നിയമിച്ചതിൽ ഇസ്റാ-ഈല്യർ തൃപ് തരായിരുന്നില്ലെന്ന് മുമ്പ് വിവരിച്ചതിൽ നിന്ന് മനസ്സിലായല്ലോ. അതുകൊണ്ട് ദേ്ദഹത്തിന്റെ രാജത്വത്തിനും, അദ്ദേഹം അവരെ നയിക്കുവാൻ പറ്റിയ ആളാണെന്നുള്ളതിനും ഒരു ദൃഷ്ടാന്തം പ്രവാചകൻ അവരെ അറിയിച്ചു. നിങ്ങളിൽ നിന്ന് ശ്ത്രുക്കൾ മുമ്പ് പിടിച്ചെടുക്കുകയും, അതുമൂലം നിങ്ങൾ വളരെയധികം മനഃസ്താപത്തിലും പതിതത്വത്തിലുമായിത്തീരുകയും ചെയ്ത ആ പെട്ടകം ( الت َّ اب ُ وت ُ ) നിങ്ങളുടെ യാതൊരു പരിശ്രമവും കൂടാതെ നിങ്ങൾക്ക് തിരിച്ചു വരുന്നതാണ്. മലക്കുകളായിരിക്കും അത് കൊണ്ടുവ -രിക. ഇതാണ് ആ ദൃഷ്ടാന്തം. ഇതവർക്ക് ആവേശവും മനോവീര്യവും മനഃസ്സമാധാനവും ഉണ്ടാക്കുന്നതാണെന്ന് പറയേണ്ടതില്ല. അതാണ് "അതിൽ നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ശാന്തിയുണ്ടായിരിക്കും' എന്ന് പറഞ്ഞത്. "മൂസായുടെയും ഹാറൂന്റെയും ആൾക്കാർ വിട്ടേച്ചുപോയ ചില അവശിഷ്ടവുമുണ്ടായിരിക്കും.' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യ -ത്തിൽ പല അഭിപ്രായങ്ങളും കാണപ്പെടുന്നു. തൗറാത്തിന്റെ അതെഴുതിയ ചില പലകകളോ, അതിന്റെ മൂസാ (അ)-ന്റെയും ഹാറൂൻ (അ)-ന്റെയും വടികൾ എന്നും, അവരുടെ വസ്ത്രങ്ങൾ എന്നും മറ്റുമൊക്കെ പറയപ്പെടുന്നു . (അല്ലാഹുവിനറിയാം.) "മലക്കുകൾ അത് വഹിച്ചുകൊണ്ടുവരും' എന്ന വാക്യത്തെപ്പറ്റി, മ ലക്കുകൾ അത് ത്വാലൂത്തിന്റെ വീട്ടിൽ കൊണ്ടുവന്നുവെച്ചു എന്ന് ഖത്താദഃ (റ)-യിൽ നിന്നും, ഒന്നോ, രണ്ടോ പശുക്കളെ കെട്ടിയ ഒരു വണ്ടിയിൽ മലക്കുകൾ അത് കൊണ്ടുവ ന്നു എന്ന് ഥൗരീ (റ)-യുടെ ഗുരുവര്യൻമാർ പറഞ്ഞതായി അദ്ദേഹത്തിൽനിന്നും വദനം ചെയ്യപ്പെട്ടിരിക്കുന്നു. ഏതായാലും പെട്ടിയുടെ മടങ്ങിവരവ് ത്വാലൂത്തിന്റെ രാജത്വത്തിന് ഒരു അടയാളമാണെന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പെട്ടിയുടെ മടങ്ങിവരവിനെപ്പറ്റി ബൈബ്ൾ വിസ്തരിച്ചു വിവരിച്ചിട്ടുണ്ടെങ്കിലും, അതദ്ദേഹത്തിന്റെ രാജത്വത്തിന്റെ അടയാളമായി അതിൽ പ്രസ്താവിച്ചിട്ടില്ല. ബൈബ്ൾ വിവരിച്ചതിന്റെ ചുരുക്കം ഇതാകുന്നു:- "ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം ദാഗോൻ ( دَاج ُ ون ) എന്ന വിഗ്രഹത്തിന്റെ ദാഗോൻ അതുമൂലം മറിഞ്ഞുവീണുകൊ -ണ്ടിരുന്നു. പിന്നീട് വേറെ സ്ഥലങ്ങളിലേക്ക് മാറ്റിവെച്ചുനോക്കി. അവിടങ്ങ -ളിലും മരണം, എലിശല്യം, മൂലക്കുരു മുതലായ ആപത്തുകൾ സംഭവിച്ചുകൊണ്ടിരുന്നു. അവസാനം ചിലരുടെ ഉപദേശപ്രകാരം അത് മടക്കി അയക്കുവാനും, പൊന്നുകൊ -ണ്ടുള്ള കുറേ വസ്തുക്കളുണ്ടാക്കി അതോടൊപ്പം പ്രായശ്ചിത്തമായി അയക്കുവാനും തീരുമാനിച്ചു. അവയെല്ലാം ഒരു വണ്ടിയിൽ കയറ്റി രണ്ട് കറവ പശുക്കളെ കെട്ടി വണ്ടി വിട്ടു. വണ്ടി തെളിക്കുവാനോ, വഴി കാട്ടുവാനോ ആളില്ലായിരുന്നു. പശുക്കൾേ നരെ ബേത്തുശേമസി )-ലേക്ക് പോയി. അവിടെ നിന്ന് അതെങ്ങോട്ട് പോകുന്നുവെന്ന് നോ ക്കുവാൻ പിന്നാലെ ഫെലിസ്ത്യ പ്രഭുക്കളും പോയിരുന്നു. അവർ ടനിന്ന് മടങ്ങിപ്പോയി. പിന്നീട് -ചില കാരണങ്ങളാൽയെയാരീം നിവാസികൾ അതുകൊണ്ടുപോയി അബീനാദാബിന്റെ വീട്ടിൽ വെച്ചു. അവന്റെ മകനെ ശുശ്രൂ -ഷക്കേൽപിച്ചു. ഏഴ് മാസം അത് ഫെലിസ്ത്യരുടെ അടുക്കലും, ഇരുപത് കൊല്ലം യെയാരീമിലും ഇരുന്നു. യിസ്റായേൽ യഹോവയോട് വിലപിച്ചു. ഈ സമയത്ത് ശമുവേൽ പ്രവാചകൻ അവരെ ഒരുമിച്ചുകൂട്ടി ഉപദേശങ്ങൾ നൽകി. നിങ്ങൾ ലക്ക് പൂർണഹൃദയത്തോടെ തിരിയുന്നുവെങ്കിൽ അന്യ ദൈവങ്ങളെയും, പ്രതിഷ് ഠകളെയും നീക്കി യഹോവയെ മാത്രം സേവിക്കണം. എന്നാലവൻ നിങ്ങളെ ഫിലിസ്ത്യരുടെ കയ്യിൽ നിന്ന് രക്ഷിക്കും. അങ്ങനെ അവർ വിഗ്രഹങ്ങളെയും, പ്രതിഷ്ഠകളെയും പേക്ഷിച്ചു'. (1. ശമു. അ: 4-8) പെട്ടിയുടെ വരവ് ഇങ്ങനെയാണെങ്കിൽ, ആ വണ്ടിയെയും അതിൽ കെ ട്ടിയ പശുക്കളെയും നിയന്ത്രിക്കുവാനോ, തെളി--ക്കുവാനോ ആളില്ലാതെ അത് വളരെ ദൂരം സഞ്ചരിക്കുകയും, വഴിതെറ്റാതെ എത്തേണ്ട സ്ഥലത്ത് വന്ന് നിൽക്കുകയും ചെയ്ത സ്ഥിതിക്ക് അതിന്റെ നിയന്ത്രണം നടത്തിയിരുന്നത് ഒരു അദൃശ്യശക്തി തന്നെയായിരിക്കുമെന്നും, ഇമാംഥൗരീ (റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രകാരം അതാണ് "മലക്കുകൾ അത് വഹിച്ചുകൊണ്ടുവരും' എന്ന് പറഞ്ഞതിന്റെ താൽപര്യമെന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് പല വ്യാഖ്യാതാക്കളും ഈ അഭിപ്രായം സ്വീകരിച്ചിരിക്കുന്നതും. (ചില ഗ്രന്ഥങ്ങളിൽ "പശു' എന്നതിനുപകരം "കാള' എന്നും കാണാം. രണ്ടും തമ്മിൽ വൈരുദ്ധ്യമില്ലാത്തതാകുന്നു) വാസ്തവം അല്ലാഹുവിനറിയാം. വിഭാഗം -
2:249

فَلَمَّا فَصَلَ طَالُوتُ بِٱلۡجُنُودِ قَالَ إِنَّ ٱللَّهَ مُبۡتَلِيكُم بِنَهَرٖ فَمَن شَرِبَ مِنۡهُ فَلَيۡسَ مِنِّي وَمَن لَّمۡ يَطۡعَمۡهُ فَإِنَّهُۥ مِنِّيٓ إِلَّا مَنِ ٱغۡتَرَفَ غُرۡفَةَۢ بِيَدِهِۦۚ فَشَرِبُواْ مِنۡهُ إِلَّا قَلِيلٗا مِّنۡهُمۡۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُواْ مَعَهُۥ قَالُواْ لَا طَاقَةَ لَنَا ٱلۡيَوۡمَ بِجَالُوتَ وَجُنُودِهِۦۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ ٱللَّهِ كَم مِّن فِئَةٖ قَلِيلَةٍ غَلَبَتۡ فِئَةٗ كَثِيرَةَۢ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ

(249) അങ്ങനെ, ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് (സ്ഥലം) വിട്ടു പോയപ്പോൾ, അദ്ദേഹം പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഒരു നദിമുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്; അപ്പോൾ, അതിൽ നിന്ന് ആർ (വെള്ളം) കുടിച്ചുവോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവനല്ല; ആർ അത് രുചി നോക്കിയില്ലയോ അവൻ എന്റെ കൂട്ടത്തിൽ പെട്ടവ- കൈകൊണ്ട് ഒരു കോരൽ കോരിയെടു(ത്തു കുടി)-ക്കുന്നവനൊഴികെ. ധ അതിന് വിരോധമില്ല. പ എന്നിട്ട് അവരിൽനിന്ന് അൽപം (ആളുകൾ) ഒഴികെ (ബാക്കിയെല്ലാവരും) അതിൽനിന്ന് കുടിച്ചു. അങ്ങനെ. അദ്ദേഹവും, അദ്ദേ -ഹത്തോടൊപ്പം വിശ്വസിച്ചവരും അത് (നദി) വിട്ടുകടന്നപ്പോൾ, അവർ പറഞ്ഞു: "ജാലൂത്തിനോടും, അവന്റെ സൈന്യങ്ങളോടും (ഏറ്റുമുട്ടാൻ) ഇന്ന് നമുക്ക് കഴിവില്ല.' തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടുന്നവരാണെന്ന് വിചാരിക്കുന്നവർ പറഞ്ഞു: "കുറഞ്ഞതായ എത്രയോ സംഘം (ആളുകൾ) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.' (249) അങ്ങനെ, പിരിഞ്ഞ (വേറിട്ട)-പ്പോൾ ُ تو ُ لا َ ط ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് َ لا َ ق അദ്ദേഹം പറഞ്ഞു َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നവനാണ് ഒരു പുഴ മുഖേന അപ്പോൾ ആർ കുടിച്ചുവോ م ِ ن ْ ه ُ അതിൽ നിന്ന് എന്നാൽ അവനല്ല م ِ ن ِ ّ ي എന്നിൽനിന്നുള്ള, എന്റെ കൂട്ടത്തിൽ പെട്ട(-വൻ) അതിനെ ആർ രുചി നോക്കിയില്ല (കഴിച്ചില്ല)യോ എന്നാലവൻ എന്നിൽ പെട്ട(-വൻ) ആകുന്നു കോരി (മുക്കി) എടുത്തവനൊഴികെ ഒരു കോരൽ തന്റെ കൈകൊണ്ട് എന്നിട്ട് അവർ കുടിച്ചു م ِ ن ْ ه ُ അതിൽ നിന്ന് ق َ ل ِ يلا إ ِ لا അൽപം (ആളുകൾ) ഒഴികെ അവരിൽ നിന്ന് -അങ്ങനെ അതിനെ വിട്ടു കടന്നപ്പോൾ അദ്ദേഹവും വിശ്വസിച്ചവരും م َ ع َ ه ُ അദ്ദേഹത്തോടൊപ്പം او ُ لا َ ق അവർ പറഞ്ഞു കഴിവില്ല നമുക്ക് ഇന്ന് ജാലൂത്തിനോട് അവന്റെ സൈന്യങ്ങളോടും َ لا َ ق പറഞ്ഞു ّ َ ِ ين َ9ي വിചാരിക്കുന്നവർ തങ്ങൾ (അവർ) എന്ന് و ُ قلا ُ م ِ َّ اللها അല്ലാഹുവുമായി കണ്ടുമുട്ടുന്നവരാണ് (എന്ന്) ك َ م ْ എത്ര, എത്രയോ (ഉണ്ട്) സംഘത്തിൽനിന്ന് കുറഞ്ഞ, അൽപമായ غ َ ل َ ب َ ജയിച്ചിരിക്കുന്നു അധികരിച്ച (വളരെയുള്ള) സംഘത്തെ اللها അല്ലാഹുവിന്റെ അനുമതി കൊണ്ട് (ഉത്തരവ്സമ്മതപ്രകാരം) ُ َّ اللها َ و അല്ലാഹുവാകട്ടെ الص ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും ഇസ്റാ-ഈല്യരുടെ അച്ചടക്കരാഹിത്യവും, വിശ്വാസ ദൗർബല്യവും പ്രസിദ്ധമാണല്ലോ. അർദ്ധ മനസ്സോടെ പുറപ്പെട്ടവരും, രാജാവിനെക്കുറിച്ച് ആശങ്ക പുലർത്തുന്നവരും, ത്യാഗസന്നദ്ധരല്ലാത്തവരും അവരിലുണ്ടായിരിക്കും. അങ്ങനെയുള്ളവരെയും, നിഷ്കളങ്കരെയും വേർതിരിക്കുവാനുള്ള ഒരു പരീക്ഷണം നടന്നതിനെക്കുറിച്ചാണ് ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. ഇസ്റാ-ഈല്യരുടെ വാസസ്ഥലങ്ങളിലൂടെ ഒഴുകുന്ന ഒരു പ്രസിദ്ധ നദിയാണ് ജോർഡാൻ നദി. അതിന് വളരെ പോഷക നദികളുമുണ്ട്. ത്വാലൂത്തും സൈന്യവും പടയെടുത്ത് പോകുമ്പോൾ അവയിൽ ഏതോ ഒന്ന് കടന്ന് പോകേണ്ടിയിരുന്നു. അവിടെവച്ചാണ് പരീക്ഷണം നടക്കുന്നത്. നദിയിൽ നിന്നും ആരും വെള്ളം കുടിക്കരുത്; കുടിച്ചവരെ സൈന്യത്തിൽ ചേർക്കുകയില്ല; കുടി -ക്കാത്തവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ; അത്യാവശ്യമെങ്കിൽ കൈകൊണ്ട് ഒന്ന് കോരിക്കുടിക്കാം; അതിലധികം പാടില്ല. ഇതായിരുന്നു കൽപന. ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നതുപോലെ, ഉഷ്ണവും ദാഹവും കൂടുതലുള്ള ഒരു സന്ദർഭം കൂടിയാ -യിരിക്കാം അത്. അപ്പോഴാണല്ലോ പരീക്ഷണഫലം പൂർത്തിയാകുക. അൽപനേരത്തേക്ക് ദാഹം സഹിക്കുവാൻ പോലും തയ്യാറില്ലാത്തവരെ, അതിനെക്കാൾ വമ്പിച്ച ആപത്തുകളെ നേരിടുവാൻ കൊണ്ടുപോകുന്നത് ഗുണത്തിലേറെ ദോഷം വരുത്തുകയാണ് ചെയ്യുക. പരീക്ഷണം ഫലപ്പെടുകയും ചെയ്തു. അൽപം ആളുകൾ മാത്രമേ വെള്ളം കുടിക്കാതിരുന്നുള്ളൂ. അങ്ങനെ, ഭൂരിഭാഗം സൈന്യത്തിൽനിന്നും പുറന്തള്ളപ്പെട്ടുവെന്ന് പറേ യണ്ടതില്ല. ശൗലും (ത്വാലൂത്തും) സൈന്യവും ശത്രുക്കളുമായി നടത്തിയ പ ല യുദ്ധങ്ങളെപ്പറ്റിയും ബൈബ്ൾ വിവരിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു യുദ്ധത്തിൽ "സന്ധ്യക്ക് മുമ്പും, ഞാൻ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ' എന്ന് അദ്ദേഹം പറഞ്ഞതായും, അന്ന് ജനങ്ങൾ ആഹാരം കഴിക്കാ തെ വിഷമത്തിലായതായും അതിൽ പ്രസ്താവിച്ചിരിക്കുന്നു. (1. ശമു. 14:24.) എന്നാൽ ഈ വചനത്തിൽ പ്രസ്താവിച്ചതുപോലെയുള്ള ഒരു പരീക്ഷണ സംഭവം ബൈബ് -ളിൽ കാണുന്നില്ല. ചരിത്രസംഭവങ്ങളിൽ ക്വുർ-ആൻ ചൂണ്ടിക്കാട്ടുന്ന മർമപ്രധാ -നമായ പല രംഗങ്ങളും ബൈബ്ളിൽ കാണപ്പെടാതിരിക്കുക പതിവാണ്. വെള്ളം കുടിക്കാ യഥാർത്ഥ വിശ്വാസവും ഉറച്ച മന:സ്ഥിതിയും ഉള്ളവർ അൽപം മാത്രമായിരുന്നുവെന്നാണ് അല്ലാഹു പറഞ്ഞത്. ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവരുടെ അ്ര ത എണ്ണംമുന്നൂറ്റിപത്തിൽപരം പേർമാത്രമായിരുന്നു അവർ എന്ന് ബുഖാരി, ബ്നു ജരീർ (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിരിക്കുന്നു. പരീക്ഷണം കഴിഞ്ഞശേഷം ത്വാലൂത്തും, പരീക്ഷണത്തിൽ വിജയിച്ചവരും നദി കടന്നു -പോർക്കളത്തിലേക്കണഞ്ഞപ്പോൾ, ശത്രു സൈന്യത്തിന്റെ പെരുപ്പ -വും, തങ്ങളുടെ എണ്ണക്കുറവും കണ്ട് അവരിൽ ചിലർ: നമുക്ക് ഇന്ന് ജാലൂത്തിനോടും അവന്റെ സൈന്യത്തോടും നേരിടുവാൻ കഴിവില്ലല്ലോ എന്ന് പറഞ്ഞു. അവരിൽ കൂ ടുതൽ അറിവും ബോധവും വിശ്വാസവും ഉള്ളവർ അവരെ പറഞ്ഞു സമാധാനിപ്പിച്ചു: ല്ലാഹുവിന്റെ അനുമതിയും സഹായവുംകൊണ്ട് ചെറിയ ചെറിയ സംഘങ്ങൾ വലിയ വലിയ സംഘങ്ങളോട് വിജയം നേടിയ സംഭവങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്. അതെ , നാം കേവലം സംഘമാണെങ്കിലും അല്ലാഹുവിന്റെ അനുമതിയും കൽ പനയും അനുസരിച്ചാണല്ലോ നാം യുദ്ധത്തിനിറങ്ങുന്നത്. അപ്പോൾ, അവൻ നമ്മെ സഹായിക്കാതിരിക്കുകയില്ല. നാമെല്ലാം അവങ്കലേക്കാണല്ലോ മടങ്ങിച്ചെല്ലുക. അതുകൊണ്ട് നാം ക്ഷമ കൈകൊള്ളണം. ക്ഷമിക്കുന്നവരുടെ പക്ഷത്താണ് അല്ലാഹു ഉണ്ടായിരി -ക്കുക എന്നൊക്കെ. ഉമർ (റ) ഒരിക്കൽ പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാ -കുന്നു: "ആൾ കുറവ് നിമിത്തം നമുക്ക് പരാജയം ബാധിക്കുകയില്ല. പാപങ്ങൾ നി മിത്തമാണ് നമുക്ക് പരാജയം ബാധിക്കുക.' ശത്രു സൈന്യത്തിന്റെ നായകനായിരിക്കും ജാലൂത്ത് എന്ന് ഈ വചനത്തിൽനിന്നും അടുത്ത വചനത്തിൽ നിന്നുമായി തോന്നിയേക്കാമെങ്കിലും ഉറപ്പിച്ചു പറഞ്ഞുകൂടാ. ഒരു പക്ഷേ, അവരിൽവെച്ച് ഏറ്റവും ശൂരനും വീരനുമായ ഒരു പടയാളിയാണെന്നും വരാം. അല്ലാഹുവിനറിയാം. ബൈബ്ളിൽ, ജാലൂത്തിനെപ്പറ്റി ഇങ്ങനെ പ റഞ്ഞിരിക്കുന്നു: "അനന്തരം, ഫെലസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന് ഒരുമിച്ചുകൂട്ടി... ശൗലും യിസ്റായേല്യരും ഒരുമിച്ചുകൂടി... അപ്പോൾ, ഫെലസ്ത്യരുടെ പാളയത്തിൽ നിന്ന് ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു. അവൻ ആറുമുഴവും ഒരു ചാണും നെടുപ്പമുള്ളവനായിരുന്നു... ഗൊല്യാത്തിന്റെ തലയിൽ താമ്ര ശിരസ്ത്രമുണ്ടായിരുന്നു. അയ്യായിരം ശേക്കൽ തൂക്കമുള്ള താമ്രകവചവും, താമ്ര കൊണ്ടുള്ള കാൽചട്ടയും മറ്റും അവൻ ധരിച്ചിരുന്നു' (1. ശമു. 17:1-6) الص االله َّ ُ (അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും) എന്ന അവസാനത്തെ വാക്യം, ആ സത്യവിശ്വാസികളുടെ വാക്യത്തിൽ ഉൾപ്പെട്ടതായും, അല്ലാഹുവിന്റെ വക വാക്യമായും വരാം. രണ്ടായാലും ക്ഷമയുള്ളവർക്കായിരിക്കും അല്ലാഹുവിന്റെ സഹായം ലഭിക്കുക എന്ന് താൽപര്യം. ഗൊല്യാത്ത് ( ഏീഹശമവേ ) എന്ന പേരിന്റെ അറബി ഉച്ചാരണത്തിലുള്ള വകഭേദമാണ് ജാലൂത്ത് ഗൊല്യാത്തിനെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ, വേദപുസ് തക നിഘണ്ടു പറയുന്നു: "ഏകദേശം ഒമ്പതടി പൊക്കമുള്ള ഈ ഫെലസ്ത്യൻ അനാക്യർ (നീണ്ട കഴുത്തുള്ളവർ) എന്ന പൂർവ്വ ജനങ്ങളിൽ ഉൾപ്പെട്ട ഒരു യുദ്ധവീരനാ -യിരുന്നു. ഇവനെപ്പോലെയുള്ളവരുടെ അസ്ഥികൂടങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഇത്ര പൊക്കമുള്ള ഒരുത്തൻ ഉണ്ടായിരുന്നിരിക്കയില്ല എന്ന് പറഞ്ഞുകൂടാ' . താമ്രം ചെമ്പും വെള്ളീയവും ചേർന്നുള്ള ഒരു ലോഹം. ശേക്ക ൽ ഏറെക്കുറെ ഒരു പണത്തിന്റെ തൂക്കം വരുന്ന ഒരു പ്രാചീന തൂക്ക അളവ്. (വേ. പു. നി.)
2:250–251

وَلَمَّا بَرَزُواْ لِجَالُوتَ وَجُنُودِهِۦ قَالُواْ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ

فَهَزَمُوهُم بِإِذۡنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ وَٱلۡحِكۡمَةَ وَعَلَّمَهُۥ مِمَّا يَشَآءُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّفَسَدَتِ ٱلۡأَرۡضُ وَلَٰكِنَّ ٱللَّهَ ذُو فَضۡلٍ عَلَى ٱلۡعَٰلَمِينَ

(250) അവർ ജാലൂത്തിനോടും അവന്റെ സൈന്യങ്ങളോടും (യുദ്ധത്തിൽ) പ്രത്യക്ഷപ്പെട്ടപ്പോൾ അവർ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേൽ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസി- സഹായിക്കുകയും ചെയ്യേണമേ!' (251) അങ്ങനെ, അവർ അല്ലാഹുവിന്റെ അനുമതികൊണ്ട് അവരെ തോൽപിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും, വിജ്ഞാനവും നൽകുകയും ചെയ്തു; അവൻ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവൻ പഠിപ്പിച്ചും കൊടുത്തു. അല്ലാഹു ചിലരെ ചിലരെക്കൊണ്ട്തടുക്കലില്ലായിരുന്നെങ്കിൽ, ഭൂമി നാശപ്പെടുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേൽ ദയവുള്ളവനാകുന്നു. (250) അവർ പ്രത്യക്ഷപ്പെട്ട (രംഗത്തുവന്ന)-പ്പോൾ ജാലൂത്തിനോട് അവന്റെ സൈന്യങ്ങളോടും او ُ لا َ ق അവർ പറഞ്ഞു ഞങ്ങളുടെ റബ്ബേ ചൊരിയണേ ഞങ്ങളുടെ മേൽ ص َ بر ْ ً ا ക്ഷമ, സഹനം ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ ഞങ്ങളുടെ പാദങ്ങൾ ഞങ്ങളെ സഹായിക്കയും ചെയ്യണേ ജനങ്ങൾക്കെതിരെ അവിശ്വാ--സികളായ (251) അങ്ങനെ അവർ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി اللها അല്ലാഹുവിന്റെ അനുമതികൊണ്ട് ദാവൂദ് കൊല്ലുകയും ചെയ്തു َ تو ُ لا َ ج ജാലൂത്തിനെ اللها അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു രാജത്വം വിജ്ഞാനവും അദ്ദേഹത്തിനവൻ പഠിപ്പിക്കുകയും ചെയ്തു അവൻ ഉദ്ദേശിക്കുന്നതിൽനിന്നും (ചിലത്) ഇല്ലായിരുന്നെങ്കിൽ اللها അല്ലാഹുവിന്റെ തടവ്, തടുക്കൽ الن ّ َ اس َ മനുഷ്യരെ അവരിൽ ചിലരെ ചിലരെക്കൊണ്ട് നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ് الأر ْ ض ُ ഭൂമി اللها പക്ഷേ (എന്നാൽ, എങ്കിലും) അല്ലാഹു ഉള്ളവനാണ്) ലോകരുടെമേൽ, ലോകരോട് കൂടെ ആയിരിക്കുമെന്ന് കഴിഞ്ഞ വചന -ത്തിൽ പറഞ്ഞുവല്ലോ. അതുകൊണ്ട് ശത്രുക്കളുമായി യുദ്ധക്കളത്തിലിറങ്ങിയപ്പോൾ ആ സത്യവിശ്വാസികൾ, തങ്ങളിൽ ക്ഷമയാകുന്ന അനുഗ്രഹം വർഷിച്ചു -തരു -വാനും, ശത്രുക്കളുമായി സധീരം അടരാടി വിജയം വരിക്കുമാറ്ഭീരുത്വവും കാൽപതറലും കൂടാതെ പാദം ഉറപ്പിച്ചു തരുവാനും, അവസാന വിജയം തങ്ങൾക്കായിത്തീരു -വാനും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആൾബലവും ആയുധ ശക്തിയും ധാരാളമുണ്ടായാൽ പോലും വിജയവും സഹായവും യഥാർത്ഥത്തിൽ അല്ലാഹുവിൽനി -ന്നുതന്നെ ലഭിക്കണമല്ലോ. ( ومالنصر الامن عند االله ) അതാ, അവരുടെ പ്രാർഥന അല്ലാഹു സ്വീകരിച്ചു. അല്ലാഹുവിന്റെ അനുമതിയും സഹായവും കൊണ്ട് ആ വമ്പി ച്ച ശത്രുസൈന്യത്തെ അവർ പരാജയപ്പെടുത്തുകയും തുരത്തുകയും ചെയ്തു. അവരു ടെ നട്ടെല്ലായിരുന്ന ഭീമൻ ജാലൂത്തിനെ സത്യവിശ്വാസികളുടെ ഭാഗത്തുനിന്ന് ദാവൂദ് (അ) കൊലപ്പെടുത്തുകയും ചെയ്തു. ത്വാലൂത്ത് രാജാവിനുശേഷം ദാവൂദ് (അ) ഇസ്റാ-ഈല്യരുടെ രാജാവായിത്തീർന്നു. പിന്നീട് അദ്ദേഹത്തിന് പ്രവാചകത്വവും ലഭിക്കുകയുണ്ടായി. വിജ്ഞാനം ഏതായാലും രാജത്വത്തിന്റെയും പ്രവാചകത്വത്തിന്റെയും പദവികൾ ഒന്നിച്ച -ലങ്കരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ച ഒന്നാമത്തെ മഹാൻ ദാവൂദ് നബി (അ) തന്നെയാണെന്നത്രെ അറിയപ്പെടുന്നത്. പടയങ്കി നിർമിക്കൽ, പക്ഷികളുടെ ഭാഷ മനസ്സിലാക്കൽ മുത -ലായ ചില അറിവുകൾ അദ്ദേഹത്തിന് പ്രത്യേകം നൽകപ്പെട്ട അനുഗ്രഹങ്ങളായി ക്വുർ-ആ -നിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. അല്ലാഹു ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു എന്ന് പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു. ജാലൂത്തിനെ കൊലപ്പെടുത്തിയ കാലത്ത് അദ്ദേഹം ആടുകളെ മേച്ചുകൊണ്ട് നടന്നിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നുവെന്നും മ റ്റും ക്വുർ-ആൻ വ്യാഖ്യാതാക്കൾ പറഞ്ഞുകാണാം. താഴെ ഉദ്ധരിക്കുന്ന ബൈബ്ളിന്റെ ഉദ്ധരണിയിലും അങ്ങനെ പറയുന്നു. വാസ്തവം അല്ലാഹുവിനറിയാം. ഈ രംഗം ബൈബ് ൾ വിവരിച്ചതിന്റെ ചുരുക്കം ഇങ്ങനെ ഉദ്ധരിക്കാം:-- (ഗൊല്യാത്ത്) യിസ്റായേൽ നിരകളോട് വിളിച്ചു പറഞ്ഞു: ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരുമാണല്ലോ. ഒരാൾ എന്റെ അടുക്കൽ വരട്ടെ. അവൻ അങ്കം വെട്ടി എന്നെ കൊല്ലുന്നപക്ഷം ഞങ്ങൾ നിങ്ങൾക്ക് അടിമകളാകാം. ഈ വാക്ക് കേട്ട് ശൌലും കൂട്ടരും ഭയപ്പെട്ടു. ദാവീദ് (ദാവൂദ്) യെഹൂ -ദയിലെ ബെത്ത്ലെഹെമി ( بيت لحم )ലെ യിശ്ശായിയുടെ മകനായിരുന്നു. യിശ്ശായിയുടെ മൂത്ത മൂന്ന് മക്കൾ യുദ്ധത്തിന് പോന്നിരുന്നു. ദാവീദ് ചെറിയവനും ആടുകളെ മേക്കാൻ പോകുന്നവനുമായിരുന്നു. ജ്യേഷ്ഠൻമാരുടെ വിവരം അറിയുവാനും, അവർക്ക് ചില സാ ധനങ്ങൾ എത്തിച്ചുകൊടുക്കുവാനും യിശ്ശായി ദാവീദിനെ അയച്ചു. ചെന്നപ്പോൾ വാക്കുകൾ കേട്ടു. അവനെ കൊല്ലുന്നവന് രാജാവ് എന്ത് കൊടുക്കുമെന്ന് ദാവീദ് അന്വേഷിച്ചു. രാജാവ് അവനെ സമ്പന്നനാക്കും, മകളെ അവന് കെട്ടിച്ചുകൊടു ക്കും എന്നും മറ്റും ജനങ്ങൾ പറഞ്ഞവിവരം ശൗൽ അറിഞ്ഞു, ദാവീദിനെ വരുത്തി ചോദ്യം ചെയ്തു. എന്റെ ആടുകളെ പിടിക്കുവാൻ സിംഹവും കരടിയും വന്നിട്ട് ഞാനവയെ അവൻ പറഞ്ഞു. അങ്ങനെ, ശൗൽ ദാവീദിന് അങ്കിയും വാളും മറ്റും നൽകി. മുമ്പ് ശീലിക്കാത്തതുകൊണ്ട് ദാവീദ് അതെല്ലാം അഴിച്ചുവെച്ചു. വടി എടുത്തു. അഞ്ചുകല്ലുംപെറുക്കി ഇടയസഞ്ചിയിലിട്ടു. കയ്യി ൽ കവണയുമായി ഗൊല്യാത്തിന്റെ അടുക്കൽ ചെന്നു. ബാലനും കോമളനുമായ ദാവീദിനോട് വടിയും കല്ലും കൊണ്ടുവരുവാൻ ഞാൻ നായയാണോ എന്നും മറ്റും ചോദിച്ചു ഗൊല്യാത്ത് നിന്ദിച്ചു. ദാവീദ് ഒരു കല്ല് കവണയിൽവെച്ച് വീശി. നറ്റിക്കുകൊണ്ടു. അവൻ വീണു. അങ്ങനെ, ഒരു കല്ലുകൊണ്ട് അവനെ കൊന്നു. ഇത് കണ്ട് ഫെലിസ്ത്യർ ഓടി. യിസ്രാ-ഈല്യരും, യഹൂദ്യരും ആർത്തുവിളിച്ചുകൊണ്ട് അവരെ പിൻതുടർന്നു.' (1. ശമു. അദ്ധ്യായം: 17) "ശൗൽ ദാവീദിന് മകളെ വിവാഹം ചെയ്തുകൊടുത്തെങ്കിലും പിന്നീട് അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്നേഹവും സ്വാധീനവും കണ്ട് ശൗലിന് അദ്ദേഹ -ത്തോട് ശത്രുതയായി; അതിനെത്തുടർന്ന് അവർക്കിടയിൽ പല സംഘട്ടനങ്ങളും ന ടന്നു; അതിലൊക്കെ ശൗലിന്റെ ഒരു മകൻ ദാവീദിന് അനുകൂലമായി പ്രവർത്തി ച്ചു; ശമവേൽ പ്രവാചകനും ശൗൽ രാജാവും തമ്മിൽ തന്നെയും വിയോജിപ്പുണ്ടായി; ശൗ ലിന്റെ ശേഷം രാജത്വം തനിക്കാണെന്ന് ദാവീദിനോട് ശമുവേൽ പറഞ്ഞിരുന്നു ; ഫെലിസ്ത്യരുമായുണ്ടായ ഒരു യുദ്ധത്തിൽ ശൗൽ കൊല്ലപ്പെട്ടു; അതിനുമുമ്പായി വൽ കാലഗതി പ്രാപിച്ചിരുന്നു; ശൗലിനുശേഷം യെഹൂദ്യക്കാർ ദാവീദിനെ രാജാവായി സ്വീകരിച്ചെങ്കിലും മറ്റുള്ളവർ ശൗലിന്റെ ഒരു മകനെ രാജാവാക്കി; ആ മകന്റെ മരണശേഷമാണ് ഇസ്റായീല്യർ മുഴുവനും ദാവീദിനെ രാജാവായി അംഗീകരിച്ചത്.' എന്നൊക്കെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ ബൈബ്ൾ വിസ്തരിച്ചു വിവരിച്ചു കാണാം. ഇതിൽ അധിക ഭാഗവും ക്വുർ-ആന്റെ വെളിച്ചത്തിൽ ശരിവെക്കുവാൻ നിവൃത്തിയില്ലാത്തതാകുന്നു. ക്വുർ-ആനാകട്ടെ, ദാവൂദ് (അ)ന്റെ ചരിത്രപ്രധാനമായ ഭാഗങ്ങളെല്ലാം കൂടി ഇവിടെ "ദാവൂദ് ജാലൂത്തിനെ കൊന്നു' എന്നും, "അല്ലാഹു അദ്ദേഹത്തിന് രാ ജത്വവും വിജ്ഞാനവും നൽകി' എന്നും, "അവൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ അദ്ദേഹത്തിന് പഠിപ്പിച്ചു' എന്നുമുള്ള മൂന്ന് ചെറുവാക്യങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ്. ബൈബ്ൾ ഒന്നിലധികം അദ്ധ്യായങ്ങളിലായി വിവരിച്ച ഒരു സംഭവം ഒന്നും രണ്ടും വാക്കുകളിൽ ഒതുക്കിപ്പറയുന്ന സമ്പ്രദായം ക്വുർ-ആ -നിൽ ഇതുപോലെ വേറെയും സ്ഥലങ്ങളിൽ കാണാവുന്നതാണ്. ഈ ചരിത്രസംഭവം വിവരിച്ചശേഷം ഇത്തരം സംഭവങ്ങൾ നടപ്പിൽ വരുത്തുന്നതിലടങ്ങിയ തത്വം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ് الن ّ َ اس َ االله (മനുഷ്യരിൽ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു തടുക്കലില്ലായിരുന്നെങ്കിൽ ഭൂമി നാ ശപ്പെട്ടുപോകുമായിരുന്നു.) ഭൂലോകം നശിച്ചു പോകുമെന്നോ ഭൗതികജീവിതം നിലച്ചുപോകു--മെന്നോ അല്ലഭൂലോകത്ത് സമാധാന ജീവിതവും ധാർമിക ജീവിതവും താറുമാറാക്കുക എന്നത്രെഭൂമി നാശപ്പെടുക എന്ന് പറഞ്ഞതിന്റെ സാരം. അവിശ്വാസത്തിന്റെ യും ദുർമാർഗത്തിന്റെയും വൻശക്തികൾക്കെതിരെ സത്യവിശ്വാസത്തിന്റെയും സൻമാർഗ -ത്തിന്റെയും ദൗത്യവാഹകൻമാരെ അല്ലാഹു ഇടക്കിടെ സഹായിച്ചു വിജയിപ്പിച്ചുകൊ ണ്ട് അവയെ തടുത്തു നിർത്താത്തപക്ഷം, ഭൂലോകമാകെ പൈശാചികത്വത്തിന്റെയും മൃ ഗീയതയുടെയും കൂത്തരങ്ങായി മാറുമല്ലോ. അതില്ലാതാക്കുവാൻവേണ്ടിലോകരുടെ പൊതുനന്മയെ ഉദ്ദേശിച്ച് -അല്ലാഹു അവന്റെ ഔദാര്യവും അനുഗ്രഹവും നിമിത്തം ഈ ലോകത്ത് നടപ്പിൽവരുത്തുന്ന നടപടിച്ചട്ടങ്ങളിൽ ഒന്നാണത് എന്ന് താൽപര്യം. സൂ:ഹജ്ജിൽ അല്ലാഹു പറ- َّ اللها اللها َ سا َ ّ نلا (സാരം: മനുഷ്യരിൽ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു തടുക്കലില്ലായി -രുന്നുവെങ്കിൽ, അല്ലാ -ഹുവിന്റെ നാമം ധാരാളമായി കീർത്തിക്കപ്പെടുന്ന പല സന്യാസിമഠങ്ങളും, ക്രിസ്തീയേ ദവാലയങ്ങളും, ജൂത ദേവാലയങ്ങളും, മുസ്ലിംപള്ളികളും പൊളിച്ച് തകർക്കപ്പെടു -മായിരുന്നു. (ഹജ്ജ്: 40)
2:252

تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۚ وَإِنَّكَ لَمِنَ ٱلۡمُرۡسَلِينَ

(252) അത് (ഒക്കെയും) അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം-) കളാകുന്നു; യഥാർത്ഥപ്രകാരം, നാം അവയെ നിനക്ക് ഓതിത്തരുകയാണ്. നിശ്ചയമായും, നീയും "മുർസലു' കളിൽ ധ ദിവ്യദൗത്യം നൽകപ്പെട്ടവരിൽ പ പെട്ടവൻ തന്നെയാകുന്നു. (252) ت ِ ل ْ ك َ അത്, അവ, اللها അല്ലാഹുവിന്റെ ആയത്തുകളാണ് അവയെ നാം ഓതിത്തരുന്നു നിന്റെമേൽ, നിനക്ക് യഥാർത്ഥ പ്രകാരം, മുറയനുസരിച്ച് നിശ്ചയമായും നീയും മുർസലുകളിൽ പെട്ട(-വൻ) തന്നെ മേൽ വിവരിച്ചതെല്ലാം അറിഞ്ഞിരിക്കേണ്ടുന്ന യഥാർത്ഥ -സംഭവങ്ങളാണ്. വേദക്കാർക്കും ചരിത്രാന്വേഷികൾക്കും അറിയാവുന്ന പരമാർത്ഥങ്ങളാ -ണ്. നീ അല്ലാഹുവിനാൽ അയക്കപ്പെട്ട ദൈവദൂതനായത് കൊണ്ട് നിനക്ക് ഇതൊക്കെ നാം (മലക്കുമുഖേന) ഓതിക്കേൾപ്പിച്ചു വിവരിച്ചു തരുകയാണ് എന്നൊക്കെ നബി തിരു -മേനി യെ അല്ലാഹു ഉണർത്തുകയാണ്. വിഭാഗം - 34 ജുസ്-ഉ് - 3
2:253

۞تِلۡكَ ٱلرُّسُلُ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۘ مِّنۡهُم مَّن كَلَّمَ ٱللَّهُۖ وَرَفَعَ بَعۡضَهُمۡ دَرَجَٰتٖۚ وَءَاتَيۡنَا عِيسَى ٱبۡنَ مَرۡيَمَ ٱلۡبَيِّنَٰتِ وَأَيَّدۡنَٰهُ بِرُوحِ ٱلۡقُدُسِۗ وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلَ ٱلَّذِينَ مِنۢ بَعۡدِهِم مِّنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ وَلَٰكِنِ ٱخۡتَلَفُواْ فَمِنۡهُم مَّنۡ ءَامَنَ وَمِنۡهُم مَّن كَفَرَۚ وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلُواْ وَلَٰكِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ

(253) (മേൽ പ്രസ്താവിക്കപ്പെട്ട) ആ റസൂലുകൾ, അവരിൽ ചിലരെ ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരിൽ അല്ലാഹു സംസാരിച്ചവരുണ്ട്. അവരിൽ ചിലരെ അവൻ പല പദവികൾ ഉയർത്തുകയും ചെയ്തിരിക്കുന്നു. മർയമിന്റെ മകൻ ഈസാക്ക് നാം വ്യക്തമായ തെളിവുകൾ നൽകുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവരുടെ ശേഷമുള്ളവർ അവർക്ക് വ്യക്തമായ തെളിവുകൾ വന്നതിനുശേഷം (പരസ്പരം) ശണ്ഠകൂടുകയില്ലായിരുന്നു. എങ്കിലും, അവർ (അഭിപ്രായ) ഭിന്നിപ്പിലായി; എന്നിട്ട് അവരിൽ നിന്ന് (ചിലർ) വിശ്വസിച്ചവരുണ്ട്; അവരിൽ നിന്ന് (ചിലർ) അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവർ (പരസ്പരം) ശണ്ഠ കൂടുകയില്ലായിരുന്നു. എങ്കിലും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (253) الر റസൂലുകൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു അവരിൽ ചിലരെ ചിലരെക്കാൾ അവരിലുണ്ട് اللها അല്ലാഹു സംസാരിച്ചവർ അവൻ ഉയർത്തുകയും ചെയ്തിരിക്കുന്നു അവരിൽ ചിലരെ പദവികൾ, പടികൾ നാം കൊടുക്കുകയും ചെയ്തു س َ ى; ع ِ ഈസാക്ക് മർയമിന്റെ മകൻ (വ്യക്തമായ) തെളിവുകൾ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു ِحو പരിശുദ്ധാത്മാവിനെക്കൊണ്ട് اللها അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ശണ്ഠ കൂടുക (യുദ്ധം ചെയ്യുകകൊലനടത്തുക)-യില്ലായിരുന്നു ّ َ ِ ين َഉا യാതൊരു കൂട്ടർ അവരുടെ ശേഷമുള്ള ശേഷം, ശേഷമായി അവർക്ക് വന്നതിന്റെ തെളിവുകൾ എങ്കിലും അവർ ഭിന്നിച്ചു എന്നിട്ട് അവരിലുണ്ട്, അവരിൽ ചിലർ ആകുന്നു വിശ്വസിച്ചവർ അവരിലുണ്ട്, ചിലർ ആകുന്നു അവിശ്വസിച്ചവർ اللها അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ ശണ്ഠ കൂടുകയില്ലായിരുന്നു اللها എങ്കിലും അല്ലാഹു അവൻ ചെയ്യും, ചെയ്യുന്നു അവൻ (താൻ) ഉദ്ദേശിക്കുന്നത് ഈ സൂറത്തിൽ, ഇതേവരെയായി പല റസൂലുകളെക്കുറിച്ചും വരുടെ സമുദായങ്ങളെക്കുറിച്ചും പ്രസ്താവിക്കുകയുണ്ടായി. അവസാനം, കഴി ഞ്ഞ വചനത്തിൽ നബി തിരുമേനി -യും ആ റസൂലുകളിൽ പെട്ട ഒരാളാണെന്നും പറഞ്ഞു. അതിന്േ ശഷം മേൽ പ്രസ്താവിച്ച എല്ലാ റസൂലുകളെയും ചൂണ്ടിക്കൊണ്ടുള്ള പാതു പ്രസ്താവനയാണിത്. അതായത്: ജനങ്ങൾക്ക് മാർഗദർശനം നൽകുവാനായി നിയോഗിച്ചയക്കപ്പെട്ട ദൈവദൂതൻമാരാണ് അവരെല്ലാം. എന്നാൽ, ശ്രേഷ്ഠതയിലും പദവികളിലും ചിലരെ ചിലരെക്കാൾ അല്ലാഹു ശ്രേഷ്ഠരാക്കിവെച്ചിട്ടുണ്ട്. ചിലർക്ക് നൽകപ്പെടാത്ത പലപദവികളും വേറെ ചിലർക്ക് നൽകിയിരിക്കും. ഉദാഹരണമായി, മലക്കുകളുടെയോ മറ്റോ മാദ്ധ്യ മം കൂടാതെ നേ രിൽ തന്നെ അല്ലാഹു സംസാരിച്ചവർ അവരിലുണ്ട്. അതുപോലെ, വേറെ ചിലർക്ക് മ റ്റവർക്കില്ലാത്ത ചില പ്രത്യേകതകളും നൽകിയിട്ടുണ്ട്. എന്നത്രെ ആദ്യത്തെ വാക്യങ്ങളി ൽ പറഞ്ഞതിന്റെ സാരം. അല്ലാഹു നേരിൽ സംസാരിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച റസൂലാ ണ് മൂസാ നബി (അ). അദ്ദേഹത്തോട് അല്ലാഹു സംസാരിച്ചതായി അല്ലാഹു തന്നെ സ്പഷ്ടമാക്കിയിട്ടുള്ളതാണ്. (4: 164) കൂടാതെ, സീനാ താഴ്വരയി ൽവെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച -സംഭവം ഒന്നിലധികം സ്ഥലത്തും ക്വുർ-ആനിൽ കാണാം . ഈ ഭൂലോകത്തുവെച്ച് ഈ ഭാഗ്യം മറ്റാർക്കും ഉണ്ടായതായി അറിയില്ല. കാണ്ടുതന്നെയാണ് അദ്ദേഹത്തെപ്പറ്റി ِ َّ اللها ُ ഖ ك َ ل ِ (കലീമുല്ലാഹി അല്ലാഹു സംസാരിച്ച ആൾ) എന്ന് പറയുന്നതും. നബി തിരുമേനി -യുടെ പ്രസിദ്ധമായ "മി-അ്റാജി'ൽ (വാനാരോഹണ യാത്രയിൽ) തിരുമേനിയോട് അല്ലാഹു സംസാരിച്ചതായി ബലപ്പെട്ട ഹദീഥുകളിൽ വന്നിട്ടുണ്ട്. സൂറത്തുന്നജ്മിൽ അതിന്റെ ചില സൂചനകളും കാണാവുന്നതാണ്. എല്ലാ റസൂലുകളും ഏതെങ്കിലും ഒരു ജനതയിലേക്കും കാലത്തേക്കും നിയോഗി -ക്കപ്പെട്ടവരായിരുന്നു. ലോകജനതയിലേക്ക് ആകമാനമായി അയക്കപ്പെട്ട ആളും, അന്ത്യപ്രവാചകനും എന്ന പദവി നബി മാത്രമാണുള്ളത്. അതുപോലെ മറ്റ് പ്രവാചകൻമാർക്കില്ലാത്ത ബഹുമതികൾ പലതും വേറെയും തിരുമേനിക്കുണ്ട്. ഇതുപോ -ലെ, ഇബ്റാഹീം നബി (-അ)ക്കും തന്നെ മറ്റുള്ളവർക്ക് ലഭിക്കാത്ത പല സ്ഥാനപദവികളും്രേ ശഷ്ഠതകളും ഉള്ളതായി ക്വുർ-ആനിൽ നിന്ന് വ്യക്തമാണ്. "അദ്ദേഹത്തെ അല്ലാഹു ചങ്ങാതി ആക്കിവെച്ചിരിക്കുന്നു' എന്ന് 4: 125 ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി ِ َّ اللها ُ لي ِ لخ ( "ഖലീലുല്ലാഹി അല്ലാഹുവിന്റെ ചങ്ങാതി) എന്ന് പറയുന്നത്. എല്ലാ റസൂലുകൾക്കും അവരവരുടെ ദൗത്യ നിർവ്വഹണത്തി -നാവശ്യമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നൽകപ്പെടാതിരുന്നില്ല. എങ്കിലും വയിലും റസൂലുകളുടെ നില വ്യത്യസ്തമായിരിക്കും. ഈസാ നബി (അ)ക്ക് നൽകപ്പെട്ടെ തളിവുകൾ അതിനുദാഹരണമാണ്. അല്ലാഹുവിന്റെ അനുവാദപ്രകാരം മരണെ പ്പട്ടവരെ ജീവിപ്പിക്കുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി പറപ്പിക്കുക, മാറാവ്യാധികൾ സുഖപ്പെടുത്തുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേക ദൃഷ്ടാന്തങ്ങളായിരുന്നു. ഈസാ (അ)-നെപ്പറ്റി ക്രിസ്ത്യാനികൾ ദൈവപുത്രനാണെന്നും ദൈവം തന്നെയാണെന്നും വാദിച്ചുവരുന്നു. ഈ വാദം കളവാണെന്നും, അദ്ദേഹം പിതാവില്ലാതെ ജനിച്ച ആളാണെങ്കിലും ഒരു സ്ത്രീയിൽനിന്ന് ജനിച്ച മനുഷ്യൻ മാത്രമാണെന്നുമുള്ള യാഥാർത്ഥ്യമാണ് ഈസാ നബി (-അ)യെപ്പറ്റി പറയുമ്പോൾ മിക്കപ്പോഴും ابن مر; ع ِ (മർയമിന്റെ മകൻ ഈസാ) എന്ന പ്രയോഗം മുഖേന അല്ലാഹു സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് ( ر ُ وح ُ الق ُ د ْ س ) കൊണ്ടുദ്ദേശ്യം ജിബ്രീൽ (അ) എന്ന മലക്കാണെന്നും, അദ്ദേഹത്തിന് ജിബ്രീൽ (അ) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായ -ങ്ങളായിരിക്കും അദ്ദേഹത്തെക്കൊണ്ട് ബലപ്പെടുത്തി എന്ന് പറഞ്ഞതിന്റെ താൽപര്യമെന്നും 87--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതൽ വിവരം അവിടെ നോക്കുക. (പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ക്രിസ്തീയ ജൽപ -നങ്ങളെ സംബന്ധിച്ച് സൂറത്തുന്നിസാ-ഇന്റെ അവസാന ഭാഗത്തിൽവെച്ച് വിവരിക്കുന്നതാണ്. ) റസൂലുകൾ വ്യത്യസ്ത നി ലക്കാരായിരുന്നുവെങ്കിലും അവരുടെയെല്ലാം പ്രബോധന തത്വം ഒന്നായിരുന്നു. ത് സ്ഥാപിക്കുവാനുള്ള വ്യക്തമായ തെളിവുകൾ എല്ലാവർക്കും നൽകപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുകയും, സത്യവിശ്വാസികളും അവിശ്വാസികളുമായി ചേരിപിരിഞ്ഞു ശണ്ഠയും കലഹവും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെ അല്ലാഹു അറിയാതെ സംഭവിക്കുന്നതല്ല. അങ്ങനെ സംഭവിക്കരുതെ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ തീർച്ചയായും അങ്ങനെ സംഭവിക്കുകയില്ലായിരു -ന്നു. അഥവാ എല്ലാവരും ഒന്നടങ്കം സത്യവിശ്വാസികളും സൻമാർഗികളും തന്നെ ആകുമായിരുന്നു. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയും വേണ്ടത്ര തെളിവുകളും നൽകിയതോടൊപ്പംതന്നെ, ഇഷ്ടമുള്ളതിനെ സ്വീകരിക്കുവാ -നുള്ള ഇച്ഛാ സ്വാതന്ത്യ്രവും മനുഷ്യന് അല്ലാഹു കൊടുത്തിരിക്കുകയാണ്. ആ സ്വാതന്ത്യ്രം പയോഗിച്ചുകൊണ്ട് അവൻ ഈ ജീവിതത്തിൽ എന്ത് നിലപാട് സ്വീകരിക്കുന്നുവോ ഭാവിജീവിതത്തിൽ അതനുസരിച്ചുള്ള പ്രതിഫലം അവന് നൽകുവാനാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ സ്വാതന്ത്യ്രം ഒരു കൂട്ടർ ഉപയോഗപ്പെടുത്തി സൻമാർഗം്ര പാപിക്കുന്നു. വേറൊരു കൂട്ടർ അത് ദുരുപയോഗപ്പെടുത്തി ദുർമാർഗത്തിൽ ആപതിക്കുകയും ചെയ്യുന്നു. ഇതാണ്. പ്രസ്തുത ശണ്ഠകൾക്കും ഭിന്നിപ്പുകൾക്കും കാരണം. എന്നൊക്കെ യാണ് പിന്നീടുള്ള വാക്യങ്ങളിൽ അല്ലാഹു പറഞ്ഞതിലടങ്ങിയ സാരം. ഈ വിഷയകമായി സൂ: ഹൂദ് 118, 119 വചനങ്ങളിൽ കൂടുതൽ വിവരം വരുന്നതാണ് മേൽ പറഞ്ഞ ഭിന്നിപ്പ് കൊണ്ടുദ്ദേശ്യം ജീവിതത്തിൽ മനുഷ്യന്റെ പുരോഗതിക്കും വളർച്ചക്കും ആവശ്യമായ ഭിന്നവാസനകളാണെന്ന് സമർത്ഥി -ച്ചുകൊണ്ട് ചിലർ ചില പുതിയ ആശയങ്ങൾ ഇവിടെ സൂചിപ്പിച്ചു കാണുന്നു. അങ്ങനെയാ -ണെങ്കിൽ, ആ ഭിന്നിപ്പിനെ വിശദീകരിച്ചുകൊണ്ട് (അങ്ങനെ, അവരിൽ വിശ്വസിച്ചവരുമുണ്ട്; അവിശ്വസിച്ചവരും ഉണ്ട്) എന്ന് അല്ലാഹു പറയുമായിരുന്നില്ല. "അവരിൽ കച്ചവടക്കാരും കൃഷിക്കാരുമുണ്ട്' എന്നിങ്ങനെ മറ്റുവല്ലതു -മായിരുന്നു പറയേണ്ടിയിരുന്നത്. മനുഷ്യർക്ക് രണ്ടും സ്വീകരിക്കുവാനുള്ള ഇച്ഛാ സ്വാതന്ത്യ്രം എന്തിന് നൽകപ്പെട്ടു? എന്തുകൊണ്ട് സന്മാർഗം സ്വീകരിക്കുവാനുള്ള വാസന മാത്രം ക്കാണ്ട് സൃഷ്ടിക്കപ്പെട്ടില്ല? എന്നിങ്ങനെ ചോദ്യം ചെയ്യാൻ മനുഷ്യന് അർഹതയില്ല. അതിന്റെ ഉത്തരം ഗ്രഹിക്കത്തക്ക ത്രാണിയും മനുഷ്യനില്ല. (അവൻ ചെയ്യുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല; അവരാകട്ടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.) എല്ലാം അല്ലാഹുവിന്റെ സൃഷ്ടി. അവന്റെ നിയമ വ്യവസ്ഥ. ഓരോ സൃഷ്ടിക്കും നൽകപ്പെടേണ്ടുന്ന ആകൃതിയേത്. പ്രകൃതിയേത് എന്നൊക്കെ അവനറി -യാം. അവനേ അതറിഞ്ഞുകൂടൂ. എല്ലാം അവന്റെ ഉദ്ദേശ്യവും ഹിതവും اللها അതനുസരിച്ച് എല്ലാം അവൻ നടപ്പിൽ വരുത്തും. വിഭാഗം - 34
2:254

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِمَّا رَزَقۡنَٰكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا بَيۡعٞ فِيهِ وَلَا خُلَّةٞ وَلَا شَفَٰعَةٞۗ وَٱلۡكَٰفِرُونَ هُمُ ٱلظَّـٰلِمُونَ

(254) ഹേ, വിശ്വസിച്ചവരേ, നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽ നിന്ന് നിങ്ങൾ ചിലവഴിക്കുവിൻ, ഒരു ക്രയവിക്രയമാകട്ടെ ശുപാർശയാക- (ഉണ്ടായിരിക്കുക) ഇല്ലാത്ത ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി. അവിശ്വാസികൾ തന്നെയാണ് അക്രമകാരികൾ. (254) ഉآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ, നിങ്ങൾ ചെലവഴിക്കുവിൻ നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് മുമ്പായി വരുന്നതിന് ي َ و ْ م ٌ ഒരു ദിവസം ഒരു ക്രയവിക്രയവും (വിൽപനയുംകച്ചവടവും) ഇല്ല ِ هي ِ ف അതിൽ ചങ്ങാതിത്തവും (സുഹൃൽ ബന്ധവും) ഇല്ല ശുപാർശയുമില്ല അവിശ്വാസികൾ അവർതന്നെ الظّ അക്രമികൾ 243--ാം വചനത്തിൽ ചൂണ്ടിക്കാട്ടിയ സംഭവം വിവരിച്ചതിനെത്തുടർന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചിലവഴിക്കുവാൻ ഉപദേശിച്ചതുപോലെ, ഇസ്റാ-ഈല്യരിൽ കഴിഞ്ഞ രണ്ടാമത്തെ (ത്വാലൂത്തിന്റെ) സംഭവം വിസ്തരിച്ചു പറഞ്ഞശേഷം വിടെയും അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ സത്യവിശ്വാസികളെ അല്ലാഹു ഉപദേശിക്കുന്നു. സത്യദീനിന്റെ മാർഗത്തിൽ സമരം ചെയ്യുവാൻ ധനവും ആവശ്യമാണല്ലോ. അതുകൊണ്ടാണ് സമരത്തെയും യുദ്ധത്തെയും കുറിച്ച് പറയുന്നതോടൊപ്പം പലപ്പോഴും ധനം ചിലവഴിക്കുന്നതിനെക്കുറിച്ചും ഉണർത്താറുള്ളത്. ക്രയവിക്രയവും, ചങ്ങാതിത്തവും ശുപാർശയുമില്ലാത്ത ദിവസം എന്ന് പറഞ്ഞത് ക്വിയാമത്ത് നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. അന്ന് കർമങ്ങളാ -കട്ടെ, സാധനസാമഗ്രികളാകട്ടെ അന്യോന്യം കൈമാറി രക്ഷപ്പെടുവാനോ, സ്നേ ശുപാർശയും സ്വാധീനവും മുഖേനയോ രക്ഷപ്പെടുവാനോ കഴിയുകയില്ലല്ലോ. ആ ദിവസം പെട്ടന്നൊരിക്കൽ വന്നെത്തിയേക്കും. ചയ്തുവെച്ചത് മാത്രമേ അന്ന് ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് കഴിയുന്നത്ര ധനം അല്ലാ -ഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചു അന്നത്തേക്കുവേണ്ടി സമ്പാദിച്ചു വെക്കുവിൻ. ധനമാണെങ്കിൽ അല്ലാഹു നൽകിയ ഒരനുഗ്രഹമാണുതാനും. അത് അവന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ മടിക്കേണ്ടതില്ലല്ലോ എന്നൊക്കെ അല്ലാഹു ഓർമിപ്പിക്കുന്നു.
2:255

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ

(255) അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവൻ) ജീവത്തായുള്ളവൻ; സർവ്വ നിയന്താവായുള്ളവൻ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കൽ (ആരുമില്ല) അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽനിന്നും അവൻ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവർ സൂക്ഷ്മമായി അറിയുകയില്ല. അവന്റെ "കുർസിയ്യ്' (രാജപീഠം) ആകാശങ്ങൾക്കും ഭൂമിക്കും വിശാലമായിരിക്കുന്നു. ധ അവ രണ്ടും ഉൾക്കൊള്ളുന്നതാണത് പ അവ രണ്ടിന്റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും. (255) ُ َّ اللها അല്ലാഹു إ ِ لا ഒരു ഇലാഹുമല്ല, ആരാധ്യനേയില്ല, ദൈവവുമില്ല അവനല്ലാതെ ُ َّ ْ لا ജീവത്തായുള്ളവനാണ് സർവ്വ നിയന്താവാണ്, സ്വയം നിലകൊള്ളുന്നവൻ -അവനെ പിടിപെടുകയില്ല س ِ ن َ ة ٌ മയക്കം (പ്രാഥമിക നിദ്ര) -നിദ്രയുമില്ല ُ َ അവനാണ്, അവന്റേതാണ് الس ആകാശങ്ങളിലുള്ളത് الأر ഭൂമിയിലുള്ളതും (ഇങ്ങനെയുള്ള) ഒരുവൻ ആർ, ആരുണ്ട് അവൻ ശുപാർശ ചെയ്യും അവന്റെ അടുക്കൽ അവന്റെ അനുമതി കൂടാതെ അവൻ അറിയുന്നു, അറിയും അവരുടെ കൈകൾക്കിടയിലുള്ള (മുമ്പിലുള്ള)ത് അവരുടെ പിമ്പിലുള്ളതും അവർ വലയം ചെയ്കയില്ല (സൂക്ഷ്മമായി അറിയുകയില്ല) യാതൊന്നിനെപ്പറ്റിയും അവന്റെ അറിവിൽ നിന്ന് അവൻ ഉദ്ദേശിച്ചതിനെപ്പറ്റിയല്ലാതെ و َ س ِ ع َ വിശാലമായിരിക്കുന്നു അവന്റെ കുർസിയ്യ് (രാജപീഠം) الس ആകാശങ്ങൾക്ക് و َ الأر ْ ض َ ഭൂമിക്കും അവനെ ഭാരപ്പെടുത്തുകയില്ല, വിഷമിപ്പിക്കയില്ല രണ്ടിനെയും സൂക്ഷിക്കൽ, കാക്കൽ, സംരക്ഷിക്കൽ و َ ه ُ و َ അവൻ, അവനത്രെ ഉന്നതൻ മഹത്തായുള്ളവൻ, മഹാൻ ഈ വചനത്തിൽ അല്ലാഹുവിന്റെ "കുർസിയ്യി'നെപ്പറ്റി പ്രസ്താവിക്കു -ന്നതുകൊണ്ട് ( ِ സ ُ ر ْ ഏلا ُ ة َ يآ എന്ന പേരിൽ ഈ വചനം അറിയപ്പെടുന്നു. അല്ലാഹുവിന്റെ അത്യുൽകൃഷ്ടങ്ങളായ പല നാമങ്ങളും മഹൽഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ വചനത്തിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും കുറിക്കുന്ന പല ഹദീഥുകളും കാണാം. ഉബയ്യുബ്നു (റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിൽ അല്ലാഹുവിന്റെ കിതാബിലുള്ള ഏറ്റവും മഹത്തായ ആയത്ത് ( اعظ ْ م اية في كتاب الله ) എന്ന നബി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു (മു). രാത്രി ഉറങ്ങുവാൻ കിടക്കുമ്പോൾ, ഈ ആയത്ത് ഓതുന്നപക്ഷം, നേരം പു ലരുന്നതുവരെ പിശാചിന്റെ ദോഷം ബാധിക്കുകയില്ലെന്ന് ബുഖാരി (റ) മുതലാ -യവർ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളിൽ വന്നിട്ടുണ്ട്. ചില ഹദീഥുകളിൽ, നമസ്കാരത്തിനുശേഷവും മറ്റും ഈ വചനം ഓതുവാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നതായും കാണാം. പിശാചിന്റെ ഉപദ്രവത്തിൽ നിന്നുള്ള ഒരു കാവലാണ് ആയത്തുൽ കുർസിയ്യ് എന്നുള്ള ത് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമത്രെ. പക്ഷേ, വായകൊണ്ട്തത്തയെ ആ ഫലം കാണുകയില്ല. അതിലെ ഉള്ളടക്കവും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയം സ്പർശിച്ചുകൊണ്ടുമായിരിക്കണം ഓതുന്നത്. പ്രവാചകൻമാർ വ്യക്തമായ തെളിവുകൾ സഹിതം പ്രബോധനം ചെയ്തുകൊണ്ടിരുന്നിട്ടും മനുഷ്യർ ഭിന്നിക്കുകയും, ഒരു കൂട്ടർ സത്യവിശ്വാ -സികളും ഒരു കൂട്ടർ അവിശ്വാസികളുമായി പരസ്പരം ശണ്ഠകൂടിക്കൊണ്ടിരിക്കുക യും ചെയ്യുന്നതായി 253--ാം വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ആ പ്രവാചകൻമാരെല്ലാം പ്ര ബോധനം ചെയ്ത തൗഹീദിന് ആസ്പദമായ പല മൗലിക യാഥാർത്ഥ്യങ്ങളും കേവലം പത്ത് ചെറുവാക്യങ്ങൾ ഉൾക്കൊള്ളുന്ന ഈ വചനത്തിൽ അടങ്ങിയിരിക്കുന്നു. (1) അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല ( ُ َّ اللها ഇസ്ലാമിന്റെ പ്രഥമ പ്രധാനമായ മുദ്രാവാക്യമാകുന്ന ഈ വാക്യത്തെപ്പറ്റി ഇവിടെ പ്രത്യേകമൊന്നും വിശദീകരിക്കേണ്ടതില്ല. ഇതിന്റെ അനിവാര്യത സ്ഥാപിക്കുമാറുള്ള -താണ് തുടർന്നുള്ള ഓരോ വാക്യവും പ്രതിനിധാനം ചെയ്യുന്ന ആശയം. (2) അവൻ ജീവത്തായുള്ളവനും, സർവ്വനിയന്താവുമാകുന്നു. "ജീവൻ, ജീവസ്സ്, ജീവിതം' എന്നിങ്ങനെയുള്ള വാക്കുകൾ പല അർത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. വസ്തുവർഗങ്ങളെ അപേക്ഷിക്കുമ്പോഴാണ് ആ വ്യത്യാസം പ്രകടമാകുന്നത്. ഉദാഹരണമായി: സസ്യങ്ങളുടെ വളർച്ചാശക്തി, ജീവ ജന്തു -ക്കളുടെ ഗ്രഹണ ശക്തി, ചലനശേഷി, ഭൂമിയുടെ ഉൽപാദന ശക്തി, സമുദായത്തിന്റെ അഭിവൃദ്ധി എന്നീ അർത്ഥങ്ങളിലെല്ലാം അവ ഉപയോഗിക്കപ്പെടുന്നു. എന്നാൽ, സൃഷ്ടിയാ യ ഏതൊരു വസ്തുവിന്റെയും ജീവിതംപരിശോധിച്ചാൽ ആ വസ്തുവിൽ നിന്നും അന്യമായ മറ്റൊരു കേന്ദ്രത്തിൽ നിന്നായിരിക്കും അതിന്റെ ഉത്ഭവവും നിലനിൽപുമെന്ന് കാണാവുന്നതാണ്. ആ കേന്ദ്രം നഷ്ടപ്പെടുകയോ, അതിന് മാറ്റം സംഭവിക്കുകയോ ചെയ്യുന്നതോടെ ആ ജീവസ്സ് നശിക്കുകയും ചെയ്യും. സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാകുന്നു. അവന്റെ പരിശുദ്ധ സത്ത ( الذات المقدسة )യോട് മാത്രം ബന്ധപ്പെട്ടതാണ് അവന്റെ ജീവിതം. അതല്ലാത്ത അതിൽ നിന്ന് അന്യമായ മറ്റൊന്നിനെയും ആശ്ര -യിച്ചു കൊണ്ടുള്ള തല്ല അവന്റെ ജീവിതം മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൃഷ്ടി വർഗങ്ങളു -ടെതായി മേൽ സൂചിപ്പിച്ച ഏത് അർത്ഥത്തിലുള്ള ജീവിതം എടുത്താലും അതിന്റെയെല്ലാം അല്ലാഹുവാകുന്നു. അല്ലാഹുവാകട്ടെ, സ്വയംഭൂവാണ്. യാതൊന്നിനെയും യാതൊന്നുമായും ബന്ധപ്പെട്ടു ഉള്ളതല്ല അവന്റെ ജീവിതം. അതെ, അവന്റെ പരിശുദ്ധസത്തയെപ്പോലെത്തന്നെ അനാദിയും, അനന്തവുമാണത്. അപ്പോൾ, അല്ലാഹു ജീവത്തായുള്ളവനാണ് എന്നോ, ജീവിച്ചിരിക്കുന്നവനാണ് എന്നോ മറ്റു സാധാരണ ജീവിതത്തെ ഉദ്ദേശിച്ചല്ല എന്നും , അവനോട് മാത്രം യോജിക്കുന്ന ഒരർത്ഥത്തിലുള്ള ജീവിതത്തെ ഉദ്ദേശിച്ചാണെന്നും ഇതിൽനിന്ന് വ്യക്തമാണ്. അങ്ങനെ, സ്വയം നിലകൊള്ളുന്നവനും, അവനല്ലാത്ത മറ്റെല്ലാ വസ്തുക്കളെയും, അവയെ സംബന്ധിച്ച സകല കാര്യങ്ങളെയും വ്യവസ്ഥാപിതമായി നിയന്ത്രിച്ചു കൈകാര്യം നടത്തുന്നവനുമാണ് എന്നത്രെ സർവ്വനിയന്താവ് −് വിവക്ഷ. ഈ രണ്ട് ഗുണങ്ങളും അവന് മാത്രമായുള്ളതായിരിക്കെ, ആരാധ്യനായിരിക്കുവാനുള്ള യഥാർത്ഥ അർഹതയും അവന് മാത്രമായിത്തീ -രുന്നു. (3) മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. നിദ്രയുടെ പ്രാരംഭാവസ്ഥയാണ് മയക്കം അതിന്റെ പൂർണാവസ്ഥയാണ് ഉറക്കം രണ്ടും അവനെ തീണ്ടുകയില്ല. ആന്തരേന്ദ്രിയങ്ങളുടെ ക്ഷീണത്തിൽ നിന്നും, തളർച്ചയിൽ നിന്നുമുള്ള ഒരുതരം വിശ്രമമാണല്ലോ ഇത് രണ്ടും. ഇത്യാദി കാര്യങ്ങളൊന്നും അല്ലാഹുവിന് പിടിപെടുവാനില്ല. അവൻ സർവ്വത്ര പരിപൂർണനും പരിശുദ്ധനുമത്രെ. ഒരു യന്ത്രവാഹനം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആൾ സ്വൽപം ഒന്ന് തൂങ്ങി ഉറങ്ങിപ്പോയാലത്തെ ഭവിഷ്യത്ത് എല്ലാവർക്കും ഊഹിക്കാവുന്നതാണ്. ന്നിരിക്കെ, ലോകാലോകങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ മഹച്ഛക്തിക്ക് മിടിയിടയെങ്കിലും ഉറക്കമോ മയക്കമോ ബാധിച്ചാലുള്ള കഥ എന്തായിരിക്കും?! (4) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്റെതാണ് . ( ُ َ ദ الأر എല്ലാം അവൻ സൃഷ്ടിച്ചത്. എല്ലാം അവന്റെ ഉടമയിലും അടിമയും. എല്ലാം അവന്റെ ഉദ്ദേശ്യത്തിനും നിയന്ത്രണത്തിനും അധികാരത്തിനും വിധേയം. ബാഹ്യദൃഷ്ടിയിൽമനുഷ്യർക്കോ മറ്റോ നാമമാത്രമായ എന്തെങ്കിലും അവകാശാധികാരങ്ങളും കൈകാര്യങ്ങളും കാണപ്പെടുന്നുവെങ്കിൽ, അതും അവൻ നൽകിയതുതന്നെ. അവൻ നിശ്ചയിച്ച നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിയതുമാത്രം. എന്നിരിക്കെ, അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതിൽ ന്താണർത്ഥമുള്ളത്?! (5) അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്തുന്നവരായി ആരുണ്ട്?! ആരും തന്നെയില്ല. അവൻ അനുവദിച്ചവർക്ക്, അവൻ അനുവദിക്കുന്നവർക്ക് വേണ്ടി, അവൻ അനുവദിച്ച്ര പകാരം അല്ലാതെ, അവന്റെ അടുക്കൽ ശുപാർശ ചെയ്യാനുള്ള കഴിവോ അവകാശമോ ആർക്കുമില്ല. പ്രവാചകൻമാരോ മലക്കുകളോ ആരുംതന്നെ ഇതിൽനിന്ന് ഒഴിവല്ല. ഈ വിഷയകമായി ഇതിനുമുമ്പ് ചില ആയത്തുകളിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിന് പുറമെ, താഴെ വീണ്ടും പല സ്ഥലങ്ങളിലും പരാമർശങ്ങൾ കാണാവുന്നതാണ്. പരലോകത്ത് വെച്ച് നടക്കുന്ന ശുപാർശകളിൽ ഏറ്റവും വലിയ ശുപാർശ ( الش َ ف َ اع َ ة الك നബി തിരുമേനി യുടെ ശുപാർശയാകുന്നു. അതുപോലും മേൽപറഞ്ഞ ഉപാധികളോട് കൂടിയായിരിക്കും. ആ സംബന്ധിച്ച് ബുഖാരി, മുസ്ലിം (റ) തുടങ്ങിയ മഹാൻമാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഹദീഥുകൾ പരിശോധിച്ചാൽ ഈ യാഥാ ർത്ഥ്യം വ്യക്തമായി മനസ്സിലാക്കാം. സൃഷ്ടികൾ ആകമാനം "മഹ്ശർ' മഹാസമ്മേള -നത്തിൽ ഒരുമിച്ചുകൂടി അനിശ്ചിതാവസ്ഥയിൽ ഭയവിഹ്വലരായിക്കൊണ്ടിരിക്കെ, ഞങ്ങളുടെ കാര്യ -ത്തിൽ വല്ല തീരുമാനവും എടുത്തുതരുവാൻ അല്ലാഹുവിന്റെ മുമ്പിൽ തങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യണമെന്ന് അവർ പ്രവാചക പ്രധാനികളായ പലരോടും അപേക്ഷിക്കും. രോ പ്രവാചകനും ഓരോ കാരണം പറഞ്ഞു തനിക്ക് അതിന് അർഹതയില്ലെന്ന് മറുപടി പറയും . അവസാനം ജനങ്ങൾ നബി മുഹമ്മദ് തിരുമേനി -യോട് അപേക്ഷിക്കും. തിരുമേനി അല്ലാഹുവിന് സുജൂദായി വീഴുകയും, അല്ലാഹു അപ്പോൾ തോന്നിപ്പിച്ചു കൊടുക്കുന്ന സ്തുതി കീർത്തനങ്ങളും പ്രാർത്ഥനകളും നടത്തുകയും ചെയ്യും. അനന്തരം അല്ലാഹു ഉദ്ദേശിക്കുമ്പോൾ "മുഹമ്മദേ, തലയുയർത്തി ചോദിച്ചുകൊള്ളുക, ശുപാർശ ചെയ് തുകൊള്ളുക' എന്ന് അല്ലാഹു ഉത്തരവ് നൽകും. അപ്പോഴായിരിക്കും തിരുമേനി ആ പേക്ഷ സമർപ്പിക്കുക. അല്ലാഹു ഒരു അതിർത്തി നിശ്ചയിച്ചുകൊടുക്കും. അതിനപ്പുറം തിരുമേനി ചോദിക്കുകയില്ല എന്നൊക്കെ ആ ഹദീഥുകളിൽ തന്നെ വ്യക്തമായി പ്രസ്താ -വിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കൽ നടത്തപ്പെടുന്ന ശുപാർശ സാധാര ണ അർത്ഥത്തിലുള്ള ശുപാർശയല്ലെന്നും, ഏതെങ്കിലും വിധേനയുള്ള സ്വാധീനത്തി ന് അതിൽ സ്ഥാനമില്ലെന്നും, അവന്റെ നീതിന്യായ നിയമനടപടികൾ അതുമൂലം അവൻ വ്യത്യാസം ചെയ്കയില്ലെന്നും ഇതിൽനിന്ന് സ്പഷ്ടമാണല്ലോ. (6) അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതുമെല്ലാം അവൻ അറി -യുന്നു. അതെ, ആകാശഭൂമികളിലുള്ളവരുടെ സകലകാര്യങ്ങളും - ഭൂതവർത്തമാനഭാവികാല വ്യത്യാസമോ, ചെറുപ്പ വലുപ്പ വ്യത്യാസമോ അറിയുന്നു. എല്ലാം അവൻ കണ്ടും കേട്ടും, വീക്ഷിച്ചും, രേഖപ്പെടു -ത്തിയും കൊണ്ടിരിക്കുന്നു. (7) അതേ സമയത്ത്, അല്ലാഹുവിന്റെ അറിവിൽപെട്ട ഏതൊരു കാര്യ -ത്തെക്കുറിച്ചും അവൻ ഉദ്ദേശിച്ചതല്ലാതെ ആർക്കും സൂക്ഷ്മമായി ഒന്നും അറിയുകയില്ലതാനും. അവന്റെതായ അറിവ്, അവനെ സംബന്ധിച്ച അറിവ്, അവന് അറിയാവുന്ന കാര്യങ്ങൾ എന്നൊക്കെ (അവന്റെ അറിവ്) എന്ന വാക്കിന് വിവക്ഷ നൽകപ്പെടാറുണ്ട്. ഇവയിൽ ഏത് വിവക്ഷ സ്വീകരിച്ചാലും ശരി, അവൻ ഉദ്ദേശിച്ചതും അവൻ അറിയിച്ചുകൊടുത്തതുമല്ലാതെ ആർക്കും അറിയുകയില്ലതന്നെ. മനുഷ്യനെ അറിയപ്പെട്ടിടത്തോളം അറിവ് സമ്പാദിക്കുവാൻ കൂടുതൽ കഴിവ് നൽകപ്പെട്ട അറിവ് വികസിക്കും തോറും അവന്റെ അജ്ഞതയുടെ വിശാലത അവന് ബോദ്ധ്യപ്പെടുകയാണ് ചെയ്യു -ന്നത്. (8) അവന്റെ "കുർസിയ്യ്' ആകാശഭൂമികൾ ഉൾക്കൊള്ളത്തക്കവണ്ണം വി ശാലമായതാകുന്നു. ( و َ الأر ْ ض َ الس "പീഠം, രാജപീഠം, ഔദ്യോഗിക ഇരിപ്പിടം' എന്നൊക്കെയാണ് "കുർസിയ്യി'ന് വാക്കർത്ഥം. ഈ അർത്ഥത്തിൽ നിന്നാണ് കസേലക്ക് അറബി ഭാഷയിൽ ك ُ ر ْ سِى (കുർസിയ്യ്) എന്ന് പേർ വന്നത്. ഇവിടെ അതുകൊണ്ട് വിവക്ഷ എന്താണെന്നുള്ളതിൽ ക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ് തമായ സിംഹാസനമാകുന്ന അർശും ( العرش ) കുർസിയ്യും ( الك ُ ر ْ سِى ) ഒന്നുതന്നെയാണെന്നും, രണ്ടും വെവ്വേറെയാണെന്നും പറയപ്പെ -ടുന്നു. ഓരോന്നിനും അനുകൂലമായ ചില രിവായത്തുകളും ഉദ്ധ -രണികളും തക്കതായ തെളിവുകളൊന്നും ഇല്ല. അല്ലാഹുവിന്റെ ഭരണാധിപത്യത്തെയും, അധികാര മഹത്വത്തെയും, ജ്ഞാനവിശാലതയെയും കുറിക്കുന്ന ഒരു ഉപമാലങ്കാരവാക്കാണ് അതെന്ന് പലരും പറയുന്നു. അപ്പോൾ, ആകാശഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിന്റെ ഭരണാധികാരത്തിലും, അവന്റെ അറിവി ലും ഒതുങ്ങിനിൽക്കുന്നവയാണ് എന്നായിരിക്കും ചുരുക്കത്തിൽ ഈ വാക്യത്തിലെ ആശയം. എന്നാൽ, അല്ലാഹുവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ക്വുർ-ആനിൽ നിന്നോ, നബി വചനങ്ങളിൽനിന്നോ വ്യക്തമായ വിവരം ലഭിക്കാത്തപ്പോൾ, ഭാഷാപരമായ അർത്ഥത്തെ മാത്രം ആധാരമാക്കി നമുക്ക് അനുമാനം നടത്തിക്കൂടാത്തതാണ്. അതുകൊണ്ട് "കുർസിയ്യി ന്റെയും, അത് വിശാലമാണെന്ന് പറഞ്ഞതിന്റെയും യാഥാർത്ഥ്യമെന്താണെന്ന് അല്ലാഹുവിനറിയാം എന്നുവെച്ച് നമുക്ക് സമാധാനിക്കുകയാണ് നല്ല -ത്. (9) ആകാശങ്ങളെയും ഭൂമിയെയും കാത്തുസൂക്ഷിച്ചുപോരുന്നത് അല്ലാഹുവിന് ഒരു ഭാരമായിത്തീരുന്നില്ല അവനെ സംബന്ധിച്ചിടത്തോളം, വസ്തുക്കളുടെയോ, വസ്തുതകളുടെയോ എണ്ണവണ്ണങ്ങളും, ചെറുപ്പ വലുപ്പങ്ങളും ഒരു പ്രശ്നമാകുന്നതല്ല. ഏതൊരു കാര്യവും വേണമെന്ന് അവൻ നിശ്ചയിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും. (36: 82) അവ രണ്ടിലും അണു അളവിലുള്ള കാര്യങ്ങൾ പോലും അവൻ അറിയാതിരിക്കുകയില്ല. (34: 3.) അവൻ ഉദ്ദേശിക്കുന്നതെന്തോ അതവൻ പ്രവർത്തിക്കും. (11: 107.) അവൻ ചെയ്യുന്നതിനെപ്പറ്റി അവനെ ചോദ്യം ചെ യ്യാനും ആരുമില്ല. (21: 23) എന്നിരിക്കെ, ആകാശഭൂമികളുടെ കൈകാര്യവും നിയ്ര ന്തണവും അവന് എങ്ങനെ ഒരു ഭാരമായിത്തീരും?! (10) അവൻ തന്നെയാണ് ഉന്നതനും, മഹത്തായുള്ളവനും, നിരുപാധികമായ അർത്ഥത്തിൽ, പാരമ്യത്യത്തിന്റെ സൂചനപോലും തീണ്ടാത്ത ഭാഷയിൽ, പരമവും പരിപൂർണവുമായ ഔന്നത്യവും മഹത്വവും അല്ലാഹുവിനല്ലാതെ മറ്റാർക്കും ഇല്ലതന്നെ. മറ്റാരെക്കുറിച്ചായാലും ശരി, അവൻ ഉന്നതനെന്നോ മഹാനെന്നോ പറയുമ്പോൾ, അത് തികച്ചും ആപേക്ഷികവും, സോപാധികവുമായിരിക്കുമെന്ന് മനസ്സിലാക്കുവാൻ അധികമൊന്നും ചിന്തിക്കേണ്ടുന്ന ആവശ്യമില്ല. ഒരു യഥാർത്ഥം ഓർമിക്കുന്നത് നന്നായിരിക്കും. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെയും, പ്രവർത്തനങ്ങളെയും കുറിച്ച് പ്രസ്താവിക്കപ്പെടുമ്പോ ൾ പ്രത്യേകം വസ്തുതയുണ്ട്. അതായത്, "അല്ലാഹു കാണുന്നവ -നാണ്, കേൾക്കുന്നവനാണ്, നീതിമാനാണ്, വലിയവനാണ്, അവൻ കോപിച്ചു, തൃപ്തിപ്പെട്ടു, കൊടുത്തു, അയച്ചു' എന്നിത്യാദി നാമവിശേഷണങ്ങളും ക്രിയാവിശേഷണങ്ങ ളും അവനെപ്പറ്റി പറയുമ്പോൾ, അവയൊക്കെ സൃഷ്ടികളെക്കുറിച്ച് പറയാറുള്ള അതേ അർത്ഥത്തിലല്ല ഉള്ളത്. അല്ലാഹുവിന്റെതായ ഗുണവിശേഷങ്ങളെ പ്രത്യേകം ദ്യോതിപ്പിക്കുന്ന വാക്കുകൾ മനുഷ്യഭാഷയിൽ ഇല്ലാത്തതുകൊണ്ടും, അങ്ങനെ ഒരു പ്രത്യേകാ ർത്ഥമുള്ള ഭാഷയിൽ അവയെപ്പറ്റി പ്രസ്താവിച്ചാൽ നമുക്കത് ഗ്രഹിക്കുവാൻ സാധ്യമല്ലാത്തതുകൊണ്ടും നമുക്ക് പരിചിതമായ വാക്കുകളിൽ അവ പ്രസ്താവിക്കപ്പെടുന്നുവെന്നേയുള്ളൂ. അതുകൊണ്ട് അവയുടെ ഏറ്റവും പരിപൂർണവും ഏറ്റവും പരിശുദ്ധവുമായ അർത്ഥത്തിൽ വിലയിരുത്തപ്പെടാവൂ. കാരണം, അവനെപ്പോലെ ഒരു വസ്തുവും ഇല്ല. അവനോട് കിടയൊത്ത ഒരാളും ഇല്ല. ആയത്തുൽ കുർസിയ്യിന്റെ വ്യാഖ്യാനം ഇമാം ഇബ്നുകഥീർ (റ) അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "ഈ ആയത്തുകളിലും, അവയുടെ അർത്ഥത്തിലുള്ള ബലപ്പെ ട്ട ഹദീഥുകളിലും ഏറ്റവും നല്ലത് "സലഫുസ്സ്വാലിഹി'ന്റെ (സജ്ജനങ്ങളായ മു ൻഗാമികളുടെ) മാർഗമാകുന്നു. ഇന്ന പ്രകാരത്തിലെന്ന്, വ്യാഖ്യാനിക്കുകേ യാ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ, അവ (ക്വുർ-ആനിലും ഹദീഥിലും) വന്നപോലെ അവയെ വിട്ടേക്കുക. ഇതാണ് അവർ ചെയ്തത്.' മേൽ വാക്യങ്ങളിൽ ഓരോന്നിലും അടങ്ങിയ തത്വയാഥാ ർത്ഥ്യങ്ങളെപ്പറ്റി ചിന്തിക്കുന്ന പക്ഷം, അല്ലാഹുവല്ലാതെ ആരാധ്യനില്ല ( ُ َّ اللها എന്ന ഒന്നാമത്തെ വാക്യത്തെ സ്ഥാപിക്കുന്നതും സ്ഥിരീകരിക്കുന്നതുമാണ് അവ രോന്നും എന്ന് കാണാവുന്നതാണ്. دى وهو الموفق والمعين وهو
2:256

لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّـٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ

(256) മതത്തിൽ നിർബന്ധം ചെലുത്തലേ ഇല്ല; ദുർമാർഗത്തിൽ നിന്ന് നേർമാർഗം (വേർതിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാൽ, ഏതൊരുവൻ "ത്വാഗൂത്തി'ൽ (ദുർമൂർത്തികളിൽ) അവിശ്വസിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവൻ, വളരെ ബലവത്തായ പിടിക്കയർ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകൽ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (256) നിർബന്ധം ചെലുത്തലില്ല, ബലാൽക്കാരമില്ല മതത്തിൽ വ്യക്തമായിട്ടുണ്ട്, തീർച്ചയായും സ്പഷ്ടമായിരിക്കുന്നു الر ُّ ش ْ د ُ നേർമാർഗം, നേർവഴി ദുർമാർഗത്തിൽ (വഴികേടിൽ) നിന്ന് അപ്പോൾ (അതിനാൽ) യാതൊരുവൻ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവി -ശ്വസിക്കുന്നപക്ഷം ب ِ الطَّاغ ُ وت ِ ത്വാഗൂത്തിൽ (ദുർമൂർത്തിയിൽപിശാചിൽ) വിശ്വസിക്കുകയും ِ َّ اللها ِ ب അല്ലാഹുവിൽ എന്നാലവൻ മുറുകെ പിടിച്ചു, പിടിച്ചു കഴിഞ്ഞു പിടിക്കയറിനെ, പിടിബന്ധത്തെ വളരെ ബലവത്തായ, ഏറ്റം ഉറപ്പുള്ള അതിന് അറ്റ് (മുറിഞ്ഞ്പൊട്ടി)പോകലില്ല ُ َّ اللها َ و അല്ലാഹു َ ِ يع ٌ കേൾക്കുഖ ع َ ل ِ അറിയുന്നവനാണ്
2:257

ٱللَّهُ وَلِيُّ ٱلَّذِينَ ءَامَنُواْ يُخۡرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۖ وَٱلَّذِينَ كَفَرُوٓاْ أَوۡلِيَآؤُهُمُ ٱلطَّـٰغُوتُ يُخۡرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِۗ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

(257) അല്ലാഹു വിശ്വസിച്ചവരുടെ ബന്ധു (അഥവാ രക്ഷാധികാരി) ആകുന്നു;- അവരെ അവൻ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് പുറത്തുകൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ ബന്ധുക്കൾ (അഥവാ കാര്യകർത്താക്കൾ) "ത്വാഗൂത്ത്' (ദുർമൂർത്തികളു) മാകുന്നു;- അവർ അവരെ പ്രകാശത്തിൽനിന്ന് അന്ധകാരങ്ങളിലേക്ക് പുറത്തുകൊണ്ടു വരുന്നു. അക്കൂട്ടർ നരകത്തിന്റെ ആൾക്കാരത്രെ. അവർ അതിൽ നിത്യവാസികളായിരിക്കും. (257) ُ َّ اللها അല്ലാഹു ُ ّ ِ َ و ബന്ധു (മിത്രം, രക്ഷാധികാരി) ആകുന്നു ّ َ ِ ين َഉآم َ ن ُ وا ا വിശ്വസിച്ചവരുടെ അവൻ അവരെ പുറപ്പെടുവിക്കുന്നു, വെളിക്ക് വരുത്തും الظّ അന്ധകാരങ്ങളിൽ നിന്ന് َ الن ّ ُ ور ِ إ ِ പ്രകാശത്തിലേക്ക് ّ َ ِ ين َഉك അവിശ്വസിച്ചവരാകട്ടെ -അവരുടെ ബന്ധുക്കൾ, മിത്രങ്ങൾ, കൈകാര്യക്കാർ الطَّاغ ُ وت ُ ത്വാഗൂത്താകുന്നു അവർ അവരെ പുറത്തുകൊണ്ടുവരുന്നു الن പ്രകാശത്തിൽനിന്ന് َ അന്ധകാരങ്ങളിലേക്ക് അക്കൂട്ടർ الن നരകത്തിന്റെ ആൾക്കാരാകുന്നു അവർ അതിൽ നിത്യവാസികളാണ്. നിർബന്ധിച്ച് പ്രവേശിപ്പിക്കുവാൻ പാടില്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനുള്ള കാരണവും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ദുർമാർഗത്തിൽ നിന്ന് നേർമാർഗം വ്യക്തമായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണത്. അതായത്, സത്യവിശ്വാസവും സൻമാർഗവും ഇന്നതാണെന്നും, അവിശ്വാസവും ദുർമാർഗവും ഇന്നതാണെന്നും സ്പഷ്ടമായി തിരിച്ചറിയത്തക്ക തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം നിലവി -ലുണ്ട്. അതുകൊണ്ട് ആരെയും നിർബന്ധിക്കേണ്ടുന്ന ആവശ്യമില്ല. "വേണമെന്നുള്ളവർക്ക് വിശ്വസിക്കാം. വേണമെന്നുള്ളവർക്ക് അവിശ്വസിക്കുകയും ചെയ്യാം.' 18: രണ്ടിനും അവർക്ക് സ്വാതന്ത്യ്രമുണ്ട്. പക്ഷേ, നേരായ സത്യവിശ്വാസികളാകുന്നവർക്ക് ഭാവിയിൽ രക്ഷയും, അല്ലാത്തവർക്ക് കാലാകാല ശിക്ഷയുമായിരിക്കും അനുഭവം. സൂ: യൂനുസ് ൽ അല്ലാഹു പറയുന്നു: (നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഭൂമിയിലുള്ളവർ മുഴുവനും വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ, മനുഷ്യർ സത്യവിശ്വാസികളായിരിക്കുവാൻ നീ വരെ നിർബന്ധിക്കുകയോ?!) (മതത്തിൽ നിർബന്ധം ചെലുത്തലില്ല) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കഥീർ (റ) പ്രസ്താവിക്കുന്നു: "അതായത്, ഇസ് ലാം മതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ആരെയും നിർബന്ധിക്കരുത്. കാരണം, അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതിൽ പ്രവേശിക്കുവാൻ നിർബന് എന്നാൽ, അല്ലാഹു ആരെയെങ്കിലും ഇസ്ലാമിലേക്ക് വഴി ചേർക്കുകയും, അവന്റെ ഹൃദയത്തിന് വികാസം നൽകുകയും, അവന്റെ അന്തർ ദൃഷ്ടിക്ക് പ്രകാശം ന ൽകുകയും ചെയ്യുന്നപക്ഷം, അവൻ അതിൽ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തർ ദൃഷ്ടിക്ക് അല്ലാഹു അന്ധത നൽകുകയും, അവന്റെ കേൾവി ക്കും കാഴ്ചക്കും മുദ്രവെക്കുകയും ചെയ്തുവോ അവൻ നിർബന്ധത്തിനും ബലാൽക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തിൽ പ്രവേശിക്കുന്നതിൽ അവ ന് പ്രയോജനവുമില്ല. ഈ വചനത്തിലെ വിധി പൊതുവായിട്ടുള്ളതാണെങ്കിലും തിന്റെ അവതരണഹേതു അൻസ്വാരികളിൽപെട്ട ചില ആളുകളാണെന്ന് അവർ (ക്വുർ-ആൻ വ്യാഖ്യാതാക്കൾ) പറയുന്നു. "തുടർന്നുകൊണ്ട് ഇത് സംബന്ധമായ ചില രിവായത്തുകളും പണ്ഡിതാഭിപ്രായങ്ങളും ഇബ്നു കഥീർ (റ) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഇബ്നു കഥീർ (റ) ഉദ്ധരിച്ചതും അല്ലാത്തതുമായി വന്നിട്ടുള്ള ആ രിവായത്തുകളുടെ ചുരുക്കം ഇതാണ്: "മദീനക്കാരായ അൻസ്വാരികളിൽപെട്ട ചിലർക്ക് യഹൂദ -മതമോ ക്രിസ്തീയ -മതമോ സ്വീകരിച്ച മക്കളുണ്ടായിരുന്നു. മുസ്ലിംകളായ ആ പിതാക്കൾ അവരെ തടയുകയും ഇസ്ലാം മതം സ്വീകരിക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്.' ഈ വചനത്തെക്കുറിച്ച് പണ്ഡിതൻമാരുടെ വേറെ രണ്ട് അഭിപ്രായങ്ങൾ ഇബ്നു കഥീർ (റ) ഉദ്ധരിച്ചിരിക്കുന്നു. വേദക്കാരെ സംബന്ധിച്ചാണ് ഈ വചനത്തിൽ പറയുന്നത്; അവർ മുസ്ലിംകൾക്ക് കപ്പം കൊടുക്കുന്നപക്ഷം അവരെ നിർബന്ധിക്കുവാൻ പാടില്ലെന്നാണ് ഉദ്ദേശ്യം. ഇതാണ് ഒരഭിപ്രായം. മറ്റൊരഭിപ്രായം: യുദ്ധ കൽപനയോടുകൂ ടി ഇതിലെ വിധി ദുർബലപ്പെട്ടുപോയിരിക്കുന്നു എന്നുമാകുന്നു. ഈ അഭിപ്രായങ്ങൾക്കോ, ഇതുപോലെയുള്ള വേറെ ചില അഭിപ്രായങ്ങൾക്കോ സ്വീകാര്യമായ തെളിവുകൾ സമർപ്പിക്കു -വാനില്ലതാനും. ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ അഭിപ്രായമായി സ്വീകരിച്ച തും ആദ്യമുദ്ധരിച്ചതുമായ വ്യാഖ്യാനം തന്നെയാണ് ശരിയായിട്ടുള്ളത്. 1-ാമതായി: വതരണഹേതു എന്തുതന്നെ ആയിരുന്നാലും ആയത്തിലെ വാചകം പൊതുവെയുള്ളതും ഉപാധി വെക്കാത്തതുമാണ്. അവതരണഹേതു പ്രത്യേകമായാൽ തന്നെയും ആയത്തുകളുടെ വിധി പൊതുവെ ബാധകമാണെന്നുള്ളത് തർക്കമറ്റതാകുന്നു. 2-ാമതാ യി: മതം ( ِ ّ ين ) കേവലം ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല; വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. നിർബന്ധവും ശക്തിയും ഉപയോഗിച്ച് വിശ്വാസം മാറ്റുവാനും ഉണ്ടാക്കു- മുദ്രവെക്കലിന്റെ താൽപര്യത്തെപ്പറ്റി 7-ാം വചനത്തിന്റെ വി വരണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 3-ാമതായി: യുദ്ധകൽപനയും, മതത്തിൽ നിർ ബന്ധം പാടില്ലെന്ന കൽപനയും തമ്മിൽ പരസ്പരം വൈരുദ്ധ്യമില്ല. യുദ്ധകൽപനയാകട്ടെ, ഇസ്ലാമിൽ ആളുകളെ നിർബന്ധിച്ചു ചേർക്കുവാൻ വേണ്ടിയല്ലതാനും. طَّا غ ُ وت (താഗൂത്ത്) എന്ന പദത്തിന്റെ ക്രിയാരൂപം ط َ غ َ ى (ത്വഗാ) എന്നാണ്. "അതിരുവിട്ടു, ധിക്കരിച്ചു' എന്നൊക്കെയാണതിന് അർത്ഥം. അനുസര -ണക്കേടിൽ "അതിരുവിട്ടു, അല്ലാത്ത എല്ലാ പദം ഉപയോഗിക്കപ്പെടാറുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാ -ക്കൾ, ആഭിചാരികൾ, പ്രശ്നക്കാർ, പിശാചുക്കൾ, ദുർഭൂതങ്ങൾ, വിഗ്രഹങ്ങൾ ആദിയായവയെ ഉദ്ദേശിച്ചും ത്വാഗൂത്ത് എന്ന് പറയപ്പെടും. ഏകവചനാർത്ഥത്തിലും ബഹുവചനാർത്ഥത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യും ( كما فى مفردات الراغب وفى القاموس ) "ദുർമൂർത്തി, സ്വേച്ഛാധിപതി, ചെകുത്താൻ' എന്നിങ്ങനെ മലയാളത്തിലുള്ള ചില പ്ര യോഗങ്ങളെപ്പോലെ ഒരു പ്രയോഗമാണ് അറബിയിൽ "ത്വാഗൂത്ത്' എന്ന് സാമാന്യമായി പറയാം. ഇവിടെ അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ നേരെ വിപരീതവശമായിക്കൊണ്ടാണ് ത്വാഗൂത്തിൽ അവിശ്വസിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. അപ്പോൾ, അല്ലാഹു ആരാധ്യവസ്തുക്കളുമാണ് ഈ വ ചനത്തിൽ "ത്വാഗൂത്ത്' കൊണ്ട് വിവക്ഷയെന്ന് മനസ്സിലാക്കാം. "മുറിഞ്ഞ് പോകാത്ത ബലവത്തായ പിടിക്കയർ മുറുകെ പിടിച്ചു' എന്ന് പറഞ്ഞതിന്റെ താൽപര്യം വ്യക്തമാണ്. ത്വാഗൂത്തുകളിലെല്ലാം അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നവർ ശാശ്വതമായ രക്ഷാമാർഗം അവലംബിച്ച് കഴിഞ്ഞുവെന്നർത്ഥം و َ لِى (വലിയ്യ്) എന്ന വാക്കിന്റെ ബഹുവചനമാണ് ا َ و ْ لِي َ اء (ഔലിയാ-ഉ്) "ബന്ധു, മിത്രം, കൈകാര്യകർത്താവ്, രക്ഷാധികാരി, സഹായകൻ, അയൽക്കാരൻ, സഖി, ചങ്ങാതി, എന്നിങ്ങനെ പല അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. അടുപ്പവും ബന്ധവും ഉള്ളവൻ എന്നാണതിന്റെ സാക്ഷാൽ അർത്ഥം. അല്ലാഹുവിൽ വിശ്വസിച്ചും അവനെ ആരാധിച്ചും വരുന്നവർക്ക് അല്ലാ ഹു അവരുടെ മിത്രവും, ബന്ധുവും, രക്ഷാകർത്താവും, സഹായിയുമായിരിക്കും. ശിർക്ക്, കുഫ്ർ, സംശയം, കാപട്യം, ആശയകുഴപ്പം, ദുർന്നടപടികൾ, അന്ധവിശ്വാസങ്ങൾ ആദിയായ എല്ലാ അന്ധകാരങ്ങളിൽ നിന്നും രക്ഷപ്പെടുത്തി സത്യവിശ്വാസത്തിന്റെയും സൻമാർഗത്തിന്റെയും പ്രകാശത്തിലേക്ക് അവൻ അവരെ നയിക്കുകയും ചെയ്യുന്നു. നേരെമറിച്ച് അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് അവരുടെ ബന്ധുക്കളും, മിത്രങ്ങളും, കാര്യകർത്താക്കളുമൊക്കെ ത്വാഗൂത്തുകളായിരിക്കും. ഏതെല്ലാം അന്ധകാരങ്ങളിൽ നിന്ന് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുന്നുവോ അതേ അന്ധകാരങ്ങളിലേക്കായിരിക്കും ആ ത്വാഗൂത്തുകൾ അവരെ നയിക്കുക. അവസാനം ഒരു കാലത്തും രക്ഷകിട്ടാത്തവിധം കാലാകാല നരകശിക്ഷയും! വിഭാഗം - 35
2:258

أَلَمۡ تَرَ إِلَى ٱلَّذِي حَآجَّ إِبۡرَٰهِـۧمَ فِي رَبِّهِۦٓ أَنۡ ءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ إِذۡ قَالَ إِبۡرَٰهِـۧمُ رَبِّيَ ٱلَّذِي يُحۡيِۦ وَيُمِيتُ قَالَ أَنَا۠ أُحۡيِۦ وَأُمِيتُۖ قَالَ إِبۡرَٰهِـۧمُ فَإِنَّ ٱللَّهَ يَأۡتِي بِٱلشَّمۡسِ مِنَ ٱلۡمَشۡرِقِ فَأۡتِ بِهَا مِنَ ٱلۡمَغۡرِبِ فَبُهِتَ ٱلَّذِي كَفَرَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

(258) നീ കണ്ടില്ലേ, ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബിന്റെ കാര്യത്തിൽ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് നൽകിയതിനാൽ! (അതായത്:) "എന്റെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവൻ' എന്ന് ഇബ്റാഹീം പറഞ്ഞപ്പോൾ, അവൻ പറഞ്ഞു: "ഞാൻ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ),' ഇബ്റാഹീം പറഞ്ഞു: "എന്നാൽ, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തുനിന്നു കൊണ്ടുവരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടുവരുക! അപ്പോൾ, (ആ) അവിശ്വസിച്ചവൻ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേർമാർഗത്തിലാക്കുകയില്ല. (258) കണ്ടില്ലേ, നോക്കുന്നില്ലേ ّഉح َ اج َّ ا ന്യായവാദം ചെയ്തവനെ ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബിന്റെ (കാര്യത്തിൽ) اللها അവന് അല്ലാഹു നൽകിയതിനാൽ രാജത്വം പറഞ്ഞ സന്ദർഭം ഇബ്റാഹീം َ ّ ِ ˆ َ ر എന്റെ റബ്ബ്, റബ്ബത്രെ ي ِ َ ّഉي ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവൻ) മരണപ്പെടുത്തുകയും ചെയ്യുന്ന َ لا َ ق അവൻ പറഞ്ഞു ഞാൻ ജീവിപ്പിക്കുന്നു ഞാൻ മരിപ്പിക്കുകയും ചെയ്യുന്നു ഇബ്റാഹീം പറഞ്ഞു اللها എന്നാൽ നിശ്ചയമായും അല്ലാഹു ِ ട ي َ أ ْ അവൻ വരുന്നു ب ِ الش َّ م ْ س ِ സൂര്യനെക്കൊണ്ട് കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന് എന്നാൽ നീ അതിനെ കൊണ്ടുവാ പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തുനിന്ന് അപ്പോൾ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി) ي ِ َ ّഉك َ ف َ ر َ ا അവിശ്വസിച്ചവൻ ُ َّ اللها َ و അല്ലാഹു അവൻ നേർമാർഗത്തിലാക്കുകയില്ല ജനങ്ങളെ الظّ അക്രമികളായ അല്ലാഹുവിൽ വിശ്വസിക്കുന്ന സത്യവിശ്വാസികളുടെ ബന്ധുവും രക്ഷാകർത്താവും അല്ലാഹുവായിരിക്കുമെന്നും, അവൻ അവരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുമെന്നും, നേരെമറിച്ച് അല്ലാഹുവിൽ അവിശ്വസിക്കുന്നവരുടെ ബന്ധുക്കളും കൈകാര്യകർത്താക്കളും ത്വാഗൂത്തുകളായിരിക്കുമെന്നും, അവ ർ അവരെ പ്രകാശത്തിൽ നിന്ന് അന്ധകാരങ്ങളിലേക്കാണ് തള്ളിവിടുക എന്നും കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. അതിനൊരുദാഹരണമാണ് ഈ വചനം. ഇബ്റാഹീം (അ) സത്യത്തിന്റെയും ന്യായത്തിന്റെയും പ്രകാശം ആസ്വദിച്ചു വിജയിച്ചതും അദ്ദേഹത്തോ ട് തർക്കം നടത്തിയ ആ പ്രകാശം ആസ്വദിക്കുവാൻ കഴിയാതെ അവൻ അന്ധകാരത്തിൽ മുഴുകി പരാജയമടഞ്ഞതുമാണ് ആ സംഭവത്തിൽ കാണുന്നത്. പ്രസ്തുത രാജാവിന്റെ പേർ നംറൂദ് എന്നാണ് അറിയപ്പെടുന്നത്. നാട് ഭരിക്കുന്ന രാജാക്കൾ ദൈവങ്ങളായി ചമയലും, പ്രജകൾ അവരെ ദൈവങ്ങളാക്കി ആരാധിക്കലും പൂർവകാലത്ത് പതിവായിരുന്നു. ഇബ്റാഹീം നബി (അ)-യുടെ ശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണല്ലോ മൂസാ നബി (അ)-യുടെ കാലം. അക്കാലത്ത് ഈജിപ്തിലെ രാജാവായിരുന്ന ഫിർ-ഔൻ, ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ് ( َ 3 ُ م ُ الأ എന്നും, ഞാനല്ലാതെ നിങ്ങൾക്ക് മറ്റൊരു ഇലാഹുള്ളതായി എനിക്കറി -വില്ല എന്നുമൊക്കെ പറഞ്ഞുവല്ലോ. രാജാക്കളെ ദൈവങ്ങളായി കരുതുന്ന സമ്പ്രദായം അടുത്തകാലം വരെ ജപ്പാൻ, സയാം മുത -ലായ രാജ്യങ്ങളിൽ ഉണ്ടായിരുന്നു. ഇന്നും ചുരുക്കം ജനങ്ങളിൽ നിന്ന് ആ വിശ്വാ സം നിശ്ശേഷം നീങ്ങിക്കഴിഞ്ഞിട്ടില്ലെന്ന് പറയാം. ഫിർ-ഔനെക്കുറിച്ചുള്ള പരാമർശ -ങ്ങൾ ക്വുർ-ആനിൽ ധാരാളം കാണാമെങ്കിലും, നംറൂദിനെക്കുറിച്ച് ഈ ത ക്വുർ-ആനിൽ പരാമർശം കാണുന്നില്ല. ആ പേരും ക്വുർ-ആനിൽ പറയപ്പെട്ടിട്ടില്ല. ഇബ്റാ ഹീം നബി (അ)യും അവനും തമ്മിൽ നടന്ന സംഭാഷണത്തിൽ നിന്ന് അവനും താനൊരു ദൈവ -മാണെന്ന് വാദിച്ചിരുന്നതായിട്ടാണ് മനസ്സിലാക്കുവാൻ കഴിയുന്നത് എന്നുമാത്രം. ഏതായാലും ദൈവവാദികളായ ആരുംതന്നെ, ആകാശഭൂമിക ളെ സൃഷ്ടിച്ചതും, അവയിലെ വൻകാര്യങ്ങൾ നിയന്ത്രിച്ചുപോരുന്നതും തങ്ങളാണെന്ന് വാ ദിച്ചതായി അറിയപ്പെടുന്നില്ല. വല്ലവരും അങ്ങനെ വാദിച്ചാൽതന്നെയും അത് അംഗീകരിക്കുവാൻ എക്കാലത്തും ആളുണ്ടാകുമെന്ന് തോന്നുന്നുമില്ല. ലോകസ്രഷ്ടാവും, ലോകനിയന്താവുമായ ഒരു മഹാശക്തി ഉള്ളതോടെത്തന്നെ, തങ്ങളുടെ അധികാരാതിർത്തി -ക്കുള്ളിലെ അധികാരങ്ങളും കൈകാര്യങ്ങളുമൊക്കെ തങ്ങൾക്കാണെന്നും, അക്കാരണത്താൽ എല്ലാവരുടെയും ആരാധനാവണക്കങ്ങൾക്കുള്ള അവകാശം അവരുടെ വാദം. അതോടുകൂടി, നാട്ടിലെ ക്ഷേമൈശ്വര്യങ്ങളെല്ലാം തങ്ങളുടെ വക അനുഗ്രഹങ്ങളായും, ആപത്തുകളും അനിഷ്ട സംഭവങ്ങളും തങ്ങളുടെ ശാപ -കോപങ്ങളായും സമർത്ഥിക്കപ്പെടുകയും ചെയ്തേക്കും. അല്ലാഹു മാത്രമാണ് റബ്ബും ഇലാഹും (ലോകരക്ഷിതാവും ആരാധ്യനും) എന്നതാണല്ലോ എല്ലാ പ്രവാചകൻമാരുടെയും മൗലിക പ്രധാനമായ പ്രബോധനതത്വം. ഈ തത്വം അംഗീകരിക്കപ്പെടുന്നതോടുകൂടി ആ വാദങ്ങളും, അവയെ അടിത്തറയാക്കി കെട്ടിപ്പൊക്കപ്പെട്ട എല്ലാ വൻകോട്ടക ളും പൊളിഞ്ഞുപോകുന്നു. അതോടൊപ്പം, അധികാരത്തിന്റെയും, ഔന്നത്യത്തിന്റെയും സഹജങ്ങളായ ഔദ്ധത്യവും അധികാരവും അവരിൽ പ്രകടമാകുകയും ചെയ്യുന്നു. അതാണിവിടെ നംറൂദിന്റെ തർക്കത്തെക്കുറിച്ച് പറഞ്ഞപ്പോൾ اللها (അവന് അല്ലാഹു രാജത്വം നൽകിയതിനാൽ) എന്ന് അല്ലാഹു പ്രത്യേകം എടുത്ത് പറയുന്നത്. ഈ വിവാദത്തെപ്പറ്റി ബൈബ്ളിൽ പരാമർശിക്കപ്പെട്ടു കാണുന്നില്ല. എങ്കിലും തൽമൂദിൽ ഈ സംഭവം പറയപ്പെടുന്നു. ഇബ്റാഹീം (അ) വിഗ്രഹങ്ങളെപ്പറ്റി ആക്ഷേപിക്കുകയും അവയെ കൊത്തിമുറിക്കുകയും ചെയ് തതിനെത്തുടർന്നാണത് സംഭവിച്ചത് എന്നത്രെ അതിൽ പറഞ്ഞിരിക്കുന്നത്. (അല്ലാഹു വിനറിയാം.) ഏതാ- ക്രിസ്തുമതത്തിന്റെ ആദ്യ കാലങ്ങളിൽ യഹൂദി പണ്ഡിത്രേ ശഷ്ഠൻമാരാൽ രചിക്കപ്പെട്ട യഹൂദമത ഗ്രന്ഥങ്ങളിൽ വളരെ പ്രധാനപ്പെട്ടതാ ണ് തൽമൂദ് നബി (അ) ഫിർ-ഔനെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ (മൂസാ, അപ്പോൾ നിങ്ങളുടെ രണ്ടാളുടെയുംമൂസാ (അ)-ന്റെയും ഹാറൂൻ (അ)-ന്റെയുംറബ്ബ് ആരാണ്? എന്നും, (എന്താണ് ഈ ലോകരക്ഷിതാവ്?) എന്നുമൊക്കെ അവൻ ചോദിച്ചതുപോലെ നംറൂദും ഇബ്റാഹീം (അ)- നോട് ചില ചോദ്യങ്ങൾ ചോദിച്ചിരിക്കാം. അതിനെത്തുടർന്നായിരിക്കാം അദ്ദേഹം (എന്റെ റബ്ബ് ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്ന - വനാണ്)- എന്ന് മറുപടി പറഞ്ഞത്. ജീവിതത്തിനും മരണത്തിനും സർവ്വ സ്വീകാര്യമായ ഒരു ശാസ്ത്രീയ നിർവചനം നൽകുവാൻ ശാസ്ത്രജ്ഞന്മാർക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെങ്കിലും അത് രണ്ടും തിരിച്ചറിയുവാൻ എല്ലാവർക്കും കഴിയുന്നവിധം വ്യക്തമായ രണ്ട് കാര്യങ്ങളാണവ. അതുപോലെത്തന്നെ, ഈ രണ്ട് കാര്യത്തിനും ബാഹ്യമായ ചില കാരണങ്ങളൊക്കെ പറയുവാൻ ശാസ്ത്രജ്ഞന്മാർ മുതിർന്നേക്കുമെങ്കിലും ആ കാരണങ്ങളുടെ പിന്നിലുള്ള യഥാർത്ഥ കാരണം അല്ലാഹുവാണെന്നതിലും സംശയമില്ല. ബാഹ്യേന്ദ്രിയങ്ങൾക്ക് കെണ്ടത്തുവാൻ കഴിയാത്തതെല്ലാം കണ്ണടച്ച് നിഷേധിക്കുന്ന നാസ്തി -കന്മാർക്ക് മാത്രമേ അതിൽ എതിരഭിപ്രായമുണ്ടാകുകയുള്ളൂ. ജീവികൾക്ക് ജീവിതവും മരണവും നൽകുന്ന സാക്ഷാൽ കർത്താവ് ഏതാണോ അതാണ് എന്റെ റബ്ബിങ്കലേക്കാണ് ഞാൻ ഇബ്റാഹീം (അ) പറഞ്ഞതിന്റെ സാരം. ഇതംഗീകരിച്ചു കൊടുക്കുവാൻ നംറൂദിന്റെ സമ്മതിക്കുന്നു?! അവൻ ജീവിതത്തിനും മര--ണത്തിനും ഒരു പുതിയ വ്യാഖ്യാനം നൽകിക്കൊണ്ട് ആ യാഥാർത്ഥ്യത്തെ മറികടക്കുവാനാണ് ശ്രമിച്ചത്. അവൻ പറഞ്ഞു: " ഞാൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവേല്ലാ.' അതെ, അപ്പോൾ ഞാനേ ല്ല റബ്ബാകേണ്ടത് എന്നർത്ഥം. എത്രയോ പേരെ അതിനുമുമ്പ് അവൻ കൊലപ്പെടുത്തിയി -രിക്കുകയും, പലരെയും കൊലപ്പെടുത്തുവാൻ കഴിവുണ്ടായിരുന്നിട്ടും കൊല്ലാ തെ വിട്ടേക്കുകയും ചെയ്തിരിക്കുമല്ലോ. അല്ലെങ്കിൽചില ക്വുർ-ആൻ വ്യാഖ്യാതാക്കൾ പറയുന്നതുപോലെരണ്ടുപേരെകൊണ്ടുവന്ന് അവരിൽ ഒരാൾക്ക് കൊലശിക്ഷ നൽകുകയും, മറ്റേയാളെ ഒഴിവാക്കുകയും ചെയ്തിരിക്കാം. കഥീർ (റ) എന്റെ സ്വന്തം പ്രവർത്തിതന്നെയാണെന്ന് അവന്റെ അഹങ്കാരവും ഔദ്ധത്യവും ദുർവാശിയും അവനെക്കൊണ്ട് പറയിപ്പിച്ചതുമാ -വാം. അഥവാ "നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു ഇലാഹും ഉള്ളതായി എനിക്കറിയില്ല; എന്ന് ഫി ർ-ഔൻ അഹങ്കരിച്ചതുപോലെയുള്ള ഒരു അഹങ്കാര വാക്കായിരിക്കാം. (അല്ലാഹു -വിനറിയാം.) ഏതായാലും, അതൊന്നും ഇബ്റാഹീം (അ) പറഞ്ഞതിന് ഒരു വിധത്തിലും ഖ ണ്ഡനമാകുന്നി- ( വേദപുസ്തക നിഘണ്ടുവിൽ പറയുന്നു: "യെഹൂദ പാരമ്പര്യങ്ങളെക്കുറിച്ച് തെളിവായി അറിയണമെങ്കിൽ റബ്ബിമാർ രചിച്ച തൽമൂദും അതിന്റെ പൂർവ്വഗ്രന്ഥങ്ങളും "പഠിത്തം' എന്നർത്ഥമുള്ള തൽമൂദ് യൂദ റബ്ബിമാർ നിർമിച്ചു. കോടാനുകോടി പാരമ്പര്യങ്ങൾ, വ്യാഖ്യാനങ്ങൾ, തർക്കശാസ്ത്രങ്ങൾ മുതലായവ അടങ്ങിയ കലാസാഗരമാണത്... തൽമൂദും ന്യായപ്രമാണവും ഒന്നുപോലെ അധികാരമുള്ളവയാണെന്ന് യെഹൂദ ശാസ്ത്രിമാർ തന്നെ. എന്നാലും നംറൂദിന്റെ വാക്കിനെ വിശകലനം ചെയ്യാനോ, താൻ പറഞ്ഞ വാക്കുകളെ വിശദീകരിക്കുവാനോ ഇബ്റാഹീം (അ) മുതിർന്നില്ല. തത്വത്തിൽ ആദ്യവാദത്തിന്റെ മറ്റൊരു രൂപം തന്നെയാണെങ്കിലും ഒരു വെല്ലുവിളി കൂടി ഉൾപ്പെ -ടുത്തിക്കൊണ്ട് സംസാരഗതി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം പറഞ്ഞു: ِ ب ِ الش اللها َّ ن ِ إ َ ف (എന്നാൽ, അല്ലാഹു സൂര്യനെ കിഴക്ക് നിന്ന് കൊണ്ടുവരുന്നു. താനത് പടിഞ്ഞാറ് നിന്ന് കൊണ്ടുവരുക!) ശരി. ജീവിതവും മരണവും താനാണ് താനും അതങ്ങിനെയിരിക്കട്ടെ, ഈ സൂര്യനെ അനുദി നം കിഴക്കുനിന്ന് ഉദിപ്പിച്ചു പടിഞ്ഞാറ് ഭാഗത്ത് അസ്തമിപ്പിക്കുന്ന ഒരു മഹാശക്തി -യുണ്ട്. അത് താനല്ലല്ലോ. ആ ശക്തിയെക്കുറിച്ചാണ് ഞാൻ റബ്ബ് എന്ന് പറയുന്നത്. താ ൻ റബ്ബാണെങ്കിൽ തനിക്ക് അതിനെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കൊണ്ടുവരാനും സാധിക്കണമല്ലോ. അതൊന്ന് കാണട്ടെ, എന്ന് സാരം. നംറൂദ് ഉത്തരംമുട്ടി സതംഭിച്ചു -പോയി. അനന്തരം എന്തുണ്ടായി എന്ന് അല്ലാഹു തുടർന്നു പറഞ്ഞിട്ടില്ല. അറിവില്ലായ്മയിൽനിന്നോ ഔദ്ധത്യത്തിൽ നി ന്നും വാദങ്ങളുടെ കർത്താക്കൾ ഉത്തരം മുട്ടിയാലും വാദം പി ൻവലിക്കുക പ്രയാസമാണല്ലോ. ഫിർ-ഔൻ മൂസാ (അ)-നോട് ഉത്തരം മുട്ടിയപ്പോൾ, നിങ്ങളിലേക്ക് അയക്കപ്പെട്ട ഈ റസൂൽ ഒരു ഭ്രാന്തൻതന്നെയാണ് (26:27) എന്ന് പറഞ്ഞു തൃപ്തി അടയുകയും, ഞാനല്ലാത്ത മറ്റൊരു ഇലാഹിനെ നീ സ്വീക -രിക്കുന്ന പക്ഷം ഞാൻ നിന്നെ കാരാഗൃഹത്തിലിടും (26:29) എന്ന് മൂസാ (അ)നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതുപോലെ വല്ലതും നംറൂദും ചെയ്തിരിക്കു -മെന്ന് ഊഹിക്കുവാൻ ന്യായമുണ്ട്. അതിനെപ്പറ്റി അല്ലാഹു ഒന്നും വ്യക്തമാക്കിയിട്ടില്ല . ഏതായാലും അവൻ ഇബ്റാഹീം നബി (അ)-യുടെ പ്രബോധനം സ്വീകരിക്കുകയോ, ത ന്റെ വാദത്തിൽ നിന്ന് പിൻമടങ്ങുകയോ ചെയ്തിട്ടില്ലെന്ന് തീർച്ചതന്നെ. ُ َّ اللها ّظلا (അക്രമികളായ ജനങ്ങളെ അല്ലാഹുനേർമാർഗത്തിലാക്കുകയില്ല.) എന്ന് പ റഞ്ഞതിൽനിന്ന് തന്നെ അത് മനസ്സിലാക്കാം. അദ്ദേഹം അഗ്നികുണ്ഡത്തിൽ എറിയപ്പെട്ടതും, അവസാനം രാജ്യം ത്യജിച്ച് ഹിജ്റഃപോയതും പ്രസിദ്ധമാണല്ലോ.
2:259

أَوۡ كَٱلَّذِي مَرَّ عَلَىٰ قَرۡيَةٖ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحۡيِۦ هَٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِاْئَةَ عَامٖ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ يَوۡمًا أَوۡ بَعۡضَ يَوۡمٖۖ قَالَ بَل لَّبِثۡتَ مِاْئَةَ عَامٖ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ يَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَايَةٗ لِّلنَّاسِۖ وَٱنظُرۡ إِلَى ٱلۡعِظَامِ كَيۡفَ نُنشِزُهَا ثُمَّ نَكۡسُوهَا لَحۡمٗاۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

(259) അല്ലെങ്കിൽ, ഒരു രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്റെ മാതിരി (കണ്ടില്ലേ?) അത് ധ ആ രാജ്യം പ അതിലെ മേൽക്കൂരകളോടെ വീണടിഞ്ഞു കിടക്കുകയാണ്; (അപ്പോൾ) അദ്ദേഹം പറഞ്ഞു: "ഇത് ചത്തു(-നിർജ്ജീവമായി) പോയതിന്റെ ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും?!' എന്നിട്ട്, അദ്ദേഹത്തെ അല്ലാഹു നൂറുവർഷം മരിപ്പിച്ചു (കി- അദ്ദേഹത്തെ (ജീവിപ്പിച്ച്) എഴുന്നേൽപിച്ചു. അവൻ (അല്ലാഹു) പറഞ്ഞു: "നീ എത്ര (കാലം) കഴിഞ്ഞുകൂടി?' അദ്ദേഹം പറഞ്ഞു: "ഞാൻ ഒരു ദിവസം, അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം കഴിഞ്ഞുകൂടിയിരിക്കുന്നു.' അവൻ പറഞ്ഞു: (അല്ല) പക്ഷേ നീ നൂറുവർഷം കഴിഞ്ഞുകൂടിയിരിക്കുന്നു;-- എന്നാൽ നിന്റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കൂ: അത് (പഴക്കം പിടിച്ച്) മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയിലേക്കും നോക്കുക (അതെങ്ങിനെയുണ്ടെന്ന്)! നിന്നെ മനുഷ്യർക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാൻ വേണ്ടിയും (കൂടി) ആകുന്നു (ഇത്). (അതാ, ആ) എല്ലുകളിലേക്കും നോക്കുകനാം അവയെ എങ്ങനെ ഘടിപ്പിക്കുകയും, പിന്നെ അവർക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന്!' അങ്ങനെ, അദ്ദേഹത്തിന് (കാര്യം) വ്യക്തമായിത്തീർന്നപ്പോൾ, അദ്ദേഹം പറഞ്ഞു: "അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാൻ (അനുഭവത്തിലൂടെ) അറിയുന്നു. (259) ّഉك َ ا അല്ലെങ്കിൽ യാതൊരുവന്റെ മാതിരി, م َ ر ّ َ അദ്ദേഹം നടന്നുപോയി ഒരു രാജ്യത്തിലൂടെ അത് വീണടിഞ്ഞിരിക്കുന്നതാണ് അതിലെ മേൽപുര (കൂര)-കളോടെ അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും, ഇതിനെ ജീവിപ്പിക്കുക ُ َّ اللها അല്ലാഹു ഇത് നിർജ്ജീവമായതിനുശേഷം اللها എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി നൂറ് വർഷം പിന്നെ അദ്ദേഹത്തെ എഴുന്നേൽപിച്ചു َ لا َ ق അവൻ പറഞ്ഞു എത്ര താമസിച്ചു, കഴിഞ്ഞുകൂടി َ لا َ ق അദ്ദേഹം പറഞ്ഞു ഞാൻ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം َ لا َ ق അവൻ പറഞ്ഞു പക് ഷേ (എന്നാൽ) നീ താമസിച്ചു നൂറ് വർഷം -എന്നാൽ നീ നോക്കുക നിന്റെ ഭക്ഷണ (സാധന)-ത്തിലേക്ക് നിന്റെ പാനീയത്തിലേക്കും അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല നോക്കുകയും ചെയ്യുക നിന്റെ കഴുതയിലേക്ക് നിന്നെ ആക്കുവാൻ വേണ്ടിയുമാണ് آي َ ة ً ഒരു ദൃഷ്ടാന്തം മനുഷ്യർക്ക് നോക്കുകയും ചെയ്യുക എല്ലുകളിലേക്ക് ك َ ي ْ ف َ എങ്ങനെയാണ് (എന്ന്) നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേർക്കുന്നു, പൊക്കിക്കൊണ്ടുവരുന്നു പിന്നെ നാമതിന് ധരിപ്പിക്കുന്നു മാംസത്തെ അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ അറിയുന്നു َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവൻ കഴിഞ്ഞ വചനത്തിൽ, ഇബ്റാഹീം നബി (അ)-യുമായി അഹങ്കാരപൂർ വം തർക്കം നടത്തുകയും, സത്യത്തിന്റെ പ്രകാശം ഏൽക്കുവാൻ കഴിയാതെ അന്ധകാരത്തിൽ ഉറച്ചുനിൽക്കുകയും ചെയ്ത നംറൂദിന്റെ കഥ വിവരിച്ചു. കണ്ടില്ലേ എന്ന് പറഞ്ഞു സംബോധിതരുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടാണ് ആ കഥ അവിടെ വി വരിച്ചത്. നേരെ മറിച്ച് സത്യവിശ്വാസിയും സത്യാന്വേഷിയുമായ ഒരാൾക്ക് അല്ലാഹു കൂടുതൽ പ്രകാശം നൽകി അനുഗ്രഹിക്കുകയുണ്ടായ ഒരു സംഭവമാണ് ഈ വചനത്തിൽ വിവരിക്കുന്നത്. അതല്ലെങ്കിൽ ഇതാ മറ്റൊരു അർത്ഥത്തിൽ (അല്ലെങ്കിൽ യാതൊരുവന്റെ മാതിരി) എന്ന് പറഞ്ഞുകൊണ്ട് ഈ സംഭവത്തിലേക്കും അല്ലാഹു ശ്രദ്ധ ആകർഷിക്കുന്നു. ജീവിതവും മരണവും ന ൽകുന്നത് അല്ലാഹുവാണെന്ന് വിശ്വാസമുള്ളവരിൽ തന്നെ, മരണാനന്തരജീവി -തത്തെ പാടെ നിഷേധിക്കുന്നവരും, നിഷേധിക്കുന്നില്ലെങ്കിലും ചില ദുർവ്യാഖ്യാന -ങ്ങൾ നൽകി യഥാർത്ഥാവസ്ഥയെ നിഷേധിക്കുന്നവരുമുണ്ട്. മാത്രമല്ല, ഒരിക്കൽ സംഭവിക്കുക അസംഭവ്യമാണെന്നും, ബാഹ്യമായ കാര്യകാരണ ബന്ധങ്ങൾക്കപ്പുറം ഈ ലോകത്ത് ഒന്നും സംഭവിക്കാവതല്ലെന്നും ധരിക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ളവർക്കെല്ലാം മ തിയായ ഒരു ദൃഷ്ടാന്തമാണ് ഈ സംഭവം. "ഒരു രാജ്യത്തിലൂടെ നടന്നുപോയ ആൾ' എന്ന് പറഞ്ഞത് ആരെപ്പറ്റിയാണെന്നും, ആ രാജ്യം ഏതായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഹദീഥിലും കാണുന്നില്ല. സംഭവത്തിന്റെ സ്വഭാവവും അതിൽ നിന്നുള്ള പാഠവും ഗ്രഹിക്കു -വാൻ അതറിയണമെന്നില്ലതാനും. അർമിയാ (യിരെമ്യാ) പ്രവാചകനായി -രുന്നുവെന്നും, ഹസ്ക്വീൽ (യെഹെസ്കേൽ) പ്രവാചകനായിരുന്നുവെന്നും ചില അഭിപ്രായങ്ങൾ കാണാമെങ്കിലും, കൂടുതൽ സ്വീകാര്യമായ അഭിപ്രായം അത് ഉസൈർ ( عزير എസ്രാ) പ്രവാചകനായിരുന്നുവെന്നുള്ളതാണ്. ഭൂരിപക്ഷം ക്വുർ-ആൻ വ്യാഖ്യാതാക്കൾ അംഗീകരിച്ചു കാണുന്നതും അതാകുന്നു. ആ വ്യക്തി ആരായിരുന്നാലും അതൊരു പ്രവാചകനായിരുന്നുവെന്ന് ക്വുർ-ആന്റെ വിവരണത്തിൽ നിന്ന് അനുമാനിക്കാവുന്നതാ -ണ്. പ്രസ്തുത രാജ്യം അഥവാ യെരൂശലം ആയിരുന്നുവെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ആരായിരുന്നാലും ആ മഹാന്റെ ഒന്നിച്ച് അദ്ദേഹത്തിന്റെ കഴുതയും, ഭക്ഷണപാനീയങ്ങളും ഉണ്ടായിരുന്നുവെന്നും, നശിച്ചു ശൂന്യമായി ക്കിടക്കുന്ന ആ രാജ്യത്തിലൂടെ അദ്ദേഹം സഞ്ചരിക്കുമ്പോൾ അദ്ദേഹം അവിടെ കണ്ടകാഴ്ചയാണ് സംഭവ -ത്തിന് കാരണമായതെന്നും ആയത്തിൽ നിന്ന് സ്പഷ്ടമാണ്. വീടുകളും കെ ട്ടിടങ്ങളും തകർന്ന് വീണുകിടക്കുന്ന കാഴ്ചയെക്കുറിച്ചാണ് (അതതിന്റെ മേൽകൂരകളോടെ വീണ് കിടക്കുകയാണ്) എന്ന് പറഞ്ഞത്. മുന്തിരി -ത്തോട്ടങ്ങൾ വീണ് നശിക്കുമ്പോൾ, ആദ്യം അവയുടെ പന്തലുകൾ വീഴുകയും രണ്ടാമതും നിവർത്തി ശരിപ്പെടുത്തുവാൻ കഴിയാത്തവിധം വള്ളികൾ അതിന് മീതെ വീണമ്പുകയുമാണല്ലോ ഉണ്ടാകുക. ഇതിൽ നിന്നാണ് അതിന് ഈ പ്രയോഗം ഉൽഭവിച്ചിരിക്കുന്നത്. ബാബിലോണ്യൻ രാജാവായിരുന്ന ബുഖ്ത്തുനസ്വർ ( بختنصر നെബൂഖദ്നേസർ) ബൈത്തുൽ മുക്വദ്ദസ് ആക്രമിച്ചു നശിപ്പിക്കുകയും, ഇസ്റാ-ഈല്യരെ കൂട്ട ക്കൊല നടത്തുകയും, ശേഷിച്ചവരെ അടിമകളാക്കി ബാബിലോണ്യയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ചെയ്ത സംഭവം ചരിത്രപ്രസിദ്ധമാണ്. അങ്ങനെ, ആ രാജ്യം വള -രെക്കാലം നിർജ്ജീവമായും ജനശൂന്യമായും കിടക്കുകയായിരുന്നു. ആ കാലത്തെ -യാണ് ഇത് കുറിക്കുന്നതെന്നാണ് അധിക ക്വുർ-ആൻ വ്യാഖ്യാതാക്കളും പറയുന്നത്. ഈ സംഭ വം ബൈബ്ളിൽ വിവരിക്കപ്പെട്ടിട്ടില്ല. ഇതിലെ ചില വശങ്ങളുമായി സാമ്യം ഇതുമായി ബന്ധം തോന്നിക്കുന്നതോ ആയ ചില സംഭവങ്ങൾ അതിൽ കാണാവുന്നതു -മാണ്. "ഈ രാജ്യം ചത്ത് നിർജ്ജീവമായതിന് ശേഷം ഇതെങ്ങിനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുക' എന്ന് ആ മഹാൻ പറഞ്ഞത് കേവലം നിഷേധരൂപത്തി -ലോ, സംശയരൂപത്തിലോ ആയിരുന്നില്ല. അല്ലാഹുവിന്റെ അപാരമായ കഴിവിലുള്ള വിശ്വാസത്തിൽ നിന്നും ഉളവായ ഒരു ആശ്ചര്യത്തിന്റെ പ്രകടനമായിരുന്നു അതെന്ന് തുടർന്നുള്ള പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. അക്കാര്യം അദ്ദേഹത്തി ന് അനുഭവത്തിലൂടെത്തന്നെ കാട്ടിക്കൊടുക്കുവാൻ അല്ലാഹു നിശ്ചയിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വഴി വിശ്വാസം എത്രതന്നെ സുദൃഢമായിരുന്നാലും അനുഭവത്തിൽ കാണുന്നത് അതിനെ കൂടുതൽ ശക്തിപ്പെടുത്തുമല്ലോ. അടുത്ത വചനത്തിൽ പറയുന്ന ഇബ്റാഹീം നബി (അ)-യുടെ സംഭവത്തിൽ നിന്ന് ഈ വാസ്തവം കൂടുതൽ ഗ്രഹി -ക്കാവുന്നതാണ്. അല്ലാഹു ആ മഹാനെ നൂറ് കൊല്ലം മരണപ്പെടുത്തുകയും പിന്നീട് ജീവിപ്പിച്ച് എഴുന്നേൽപിക്കുകയും ചെയ്തു. ഇത്രയും കാലം അദ്ദേഹം മരണപ്പെട്ട് കിടന്നത് എവിടെയായിരുന്നു? വല്ല മനുഷ്യരും അത് കണ്ടിരുന്നുവോ? നൂറുകൊ ല്ലം കഴിഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് ജീവിക്കുകയാണോ ചെയ്തത്? അതല്ല, പടിപടിയായി ജീവൻ വീണ്ടുകിട്ടുകയാണോ ചെയ്തത്? അല്ലാഹുവിനറിയാം. ഇതുപോലെയുള്ള സംഭവങ്ങളെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ പരിധിക്കപ്പുറം കടന്ന് വല്ലതും പറയുവാൻ നമുക്ക് നിവൃത്തിയില്ല. വിശ്വസനീയമായ മറ്റു തെളിവുകളുമില്ല. അല്ലാഹു പറഞ്ഞുതന്നതുകൊണ്ട് നമുക്ക് മതിയാക്കാം. അതിൽ പരിപൂർണമായി വിശ്വസിക്കുകയും ചെയ്യാം. അദ്ദേഹം ജീവിച്ചശേഷം അല്ലാഹു അദ്ദേഹത്തോട് താൻ മരണാവസ്ഥയിൽ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടാകുമെന്ന് ചോദിച്ചു. അല്ലാഹു -വിനറിയാത്തതുകൊണ്ടല്ല, അദ്ദേഹത്തിന് യഥാർത്ഥം മനസ്സിലാക്കുവാൻ വേണ്ടി മാത്രം. നൂറുകൊല്ലം കഴിഞ്ഞതൊന്നും അദ്ദേഹത്തിന്നറിയുകയില്ലല്ലോ. അദ്ദേഹം പറഞ്ഞു: ഞാൻ ഒരു ദിവസമോ ഒരു ദിവസത്തിന്റെ കുറച്ച് ഭാഗമോ അങ്ങനെ കഴിഞ്ഞുകൂടിയിരിക്കും. അർദ്ധമരണമുന്നൂറിൽ പരം കൊല്ലങ്ങൾ കഴിഞ്ഞുകൂടിയ ഗുഹാവാസികൾ ( اصحاب الكهف ) അവരുടെ ഉറക്കിൽനിന്ന് ഉണർന്നപ്പോൾ അവർ തമ്മിലും ഇതേമാതി രി അഭിപ്രായം പ്രകടിപ്പിച്ചതായി സൂറത്തുൽ കഹ്ഫ് 19-ൽ കാണാം . അദ്ദേഹം മരിക്കുമ്പോഴത്തെ അവസ്ഥയിൽനിന്ന് വളരെ വ്യത്യസ്തങ്ങളായ മാറ്റങ്ങളൊന്നും അദ്ദേഹം ജീവിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രകടമായിരുന്നില്ലെന്നാണ് ഈ മറുപടിയിൽനിന്ന് മനസ്സിലാകുന്നത്. പ്രസ്തുത ചോദ്യം അദ്ദേഹത്തോട് അല്ലാഹു ചോദിച്ചതും, അതിന് അദ്ദേഹം മറുപടി പറഞ്ഞതും വഹ്യ് മൂലമോ, മലക്ക് മുഖാന്തരമോ ആയിരിക്കാം. അദ്ദേഹം ഒരു പ്രവാചകനായിരിക്കുമെന്നാണ് ത് സൂചിപ്പിക്കുന്നത്. (വാസ്തവം അല്ലാഹുവിനറിയാം) താൻ വിചാരിച്ചതുപോലെയല്ല കാര്യംതാൻ നൂറുകൊല്ലം അല്ലാഹു അദ്ദേഹത്തെ അറിയിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് യഥാർത്ഥം മനസ്സിലാകുന്നത്. ഇവിടെ ഒരു സംശയം ഉന്നയിക്കപ്പെട്ടേക്കാം. ഒരു ഐഹിക ജീവിത -വും, ഒരു മരണാനന്തര ജീവിതവും എന്നിങ്ങനെ രണ്ട് ജീവിതമാണല്ലോ ഉള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം മൂന്നെണ്ണമാകുമല്ലോ. മാത്രമല്ല, മരണപ്പെട്ട് കഴിഞ്ഞാൽ പിന്നീട് പുന-:രുത്ഥാനം വരെയുള്ള ഇടക്കാലത്ത് ( ع َ الم ُ البرزخ ൽവെച്ച്) ഓരോരുത്തന്റെയും സ്ഥിതിഗതികൾക്കനുസരിച്ച് സുഖത്തിന്റെയോ, ദു:ഖത്തിന്റെയോ ആയ ആത്മീയാനുഭവങ്ങളും അഭൗമികമായ ചില കാഴ്ചകളും മന്ന് ക്വുർ-ആൻ കൊണ്ടും നബി വാക്യങ്ങൾകൊണ്ടും സ്ഥാപിതമായിട്ടുള്ളതാണ്. അപ്പോൾ, നൂ റുകൊല്ലം മരിച്ചുകിടന്ന ഇദ്ദേഹത്തിനും അങ്ങനെ അനുഭവപ്പെടേണ്ടതല്ലേ? ഇതാണാ സം ശയം. ഇത്തരം സംശയങ്ങൾക്ക് മൊത്തത്തിൽ പറയുവാനുള്ള മറുപടി ഇതാണ്: യഥാർ ത്ഥം അല്ലാഹുവിന്നറിയാം. ഇങ്ങനെയുള്ള സങ്കൽപങ്ങളെയും സംശയങ്ങളെയും ആസ് പദമാക്കി സ്പഷ്ടമായ ഭാഷയിൽ അല്ലാഹു വിവരിച്ച സംഗതികളെ നമ്മുടെ യു ക്തിക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. അവയെ അവയുടെ മുഖവിലക്ക് അംഗീകരിക്കുകയും, അതിൽനിന്നുളവാകുന്ന സംശയങ്ങൾക്ക് മറ്റ് തെളിവുകളിൽ നിന്ന് തക്കതായ മറുപടി കാണാത്തപ്പോൾ വാസ്തവം അല്ലാഹുവിന്നറിയാമെന്നു -വെച്ച് സമാധാനിക്കുകയും ചെയ്യുകയാണ് നാം വേണ്ടത്. അതോടുകൂടി താഴെ പറയുന്നതുപോലുള്ള ചില വസ്തുതകൾകൂടി ഓർത്തിരിക്കേണ്ടതുണ്ട്:- (1) ഭൗതിക ജീവിതം ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ അനുഭവത്തിൽ വരൂ എന്നത് പൊതുവായ ഒരു നിയമം തന്നെ. ഈ നിയമത്തിൽ മനുഷ്യർ മാത്രമല്ല, ഇതര ജീവികളും ഉൾപ്പെടുന്നു. പക്ഷേ, പൊതുവെയുള്ള പ്രകൃതി നിയമങ്ങൾക്കതീതമായ ചില സംഭവങ്ങൾ ഉണ്ടാകാറുള്ള കൂട്ടത്തിൽ ഈ പൊതു നിയമത്തിൽ നിന്ന് വ്യത്യസ്തമായും ചിലത് സംഭവിച്ചുകൂടാ എന്നില്ല. ഈ വചനത്തിൽ തന്നെ ആ മഹാന്റെ ചത്ത കഴുതയെ ജീവിപ്പിച്ച വിവരം അടുത്ത വാക്യങ്ങളിൽ വരുന്നുണ്ട്. അടുത്ത വചനത്തിൽ ഇബ്റാഹീം നബി (അ)ക്ക് പക്ഷികളെ ജീവിപ്പിച്ചുകാണിച്ച സംഭവവും വിവരിക്കുന്നുണ്ട്. ഈസാ നബി (അ) നൽകപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങളിൽ ന്നു മരിച്ചവരെ ജീവിപ്പിക്കുക എന്നതായിരുന്നു. (3: 49; 5: 113). അപ്പോൾ ചുരുങ്ങിയത് ഒരിക്കലെങ്കിലും അങ്ങനെ സംഭവിച്ചിരിക്കുമെന്നാണല്ലോ കരുതേണ്ടത്. ഇവിടെയൊക്കെ അത് അലങ്കാര പ്രയോഗങ്ങളാണെന്നും മറ്റും പറഞ്ഞു ദുർവ്യാഖ്യാനം ചെയ്യാൻ മുതിരുന്നപക്ഷം, അതേ മാനദണ്ഡംവെച്ചുകൊണ്ട് ക്വുർ-ആനിലെ മിക്ക പ്രസ്താവനക ളെയും ദുർവ്യാഖ്യാനം ചെയ്യാനുള്ള ഒരു മാർഗം തുറക്കലായിരിക്കും അതിന്റെ ഫലം. സംഭവത്തിലെ ആ മഹാനെ സംബന്ധിച്ചിടത്തോളം പറയുക -യാണെങ്കിൽ, ആ നൂറുകൊല്ലക്കാലം ആത്മീയമായ അനുഭവങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിട്ടില്ലാതിരിക്കുവാനും സാധ്യതയുണ്ട്. അനുഭവപ്പെട്ടിരുന്നാ ൽ തന്നെയും രണ്ടാമത്തെ ഭൗതിക ജീവിതത്തോടുകൂടി അതദ്ദേഹത്തിന്റെ സ്മൃതിപഥത്തി ൽനിന്ന് നീക്കം ചെയ്യപ്പെടുവാനും സാധ്യതയുണ്ട്. ഇതുപോലെ ദൃഷ്ടാന്തമായി കാണിക്കപ്പെടുന്ന സംഭവങ്ങളിൽ വിശേഷിച്ചും. അല്ലാഹുവിന് എല്ലാറ്റിനും (3) പ്രവാചകൻമാർക്ക് ചില അദൃശ്യജ്ഞാനങ്ങൾ അല്ലാഹു വെളിവാക്കിക്കൊടുത്തെന്നുവരും (72:27). ജനങ്ങൾ ദൃഷ്ടാന്തങ്ങൾ മുഖേനയും തെളി -വുകൾ വഴിയും മനസ്സിലാക്കി വിശ്വസിക്കുന്ന ചില കാര്യങ്ങൾ അവർ അനുഭവത്തിന്റെ അടി -സ്ഥാനത്തിൽ തന്നെയായിരിക്കും മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും. (ഇതിന് ചില ഉദാഹരണങ്ങൾ അടുത്ത വചനത്തിന്റെ വ്യാഖ്യാനത്തിൽ കാണാം.) നബി ക്കുണ്ടായ ഒരു അനുഭവം ഇതാ. ഒരു പ്രസംഗത്തിൽ അവിടുന്ന് പറഞ്ഞു: "എനിക്ക് സ്വർഗവും നരകവും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. നന്മയിലും തിന്മയിലും അന്ന -ത്തെപ്പോലെ (മറ്റൊരു ദിവസവും) ഞാൻ കണ്ടിട്ടില്ല. എനിക്ക് അറിയാവുന്നത് നിങ്ങൾക്കറിയാ -മായിരുന്നുവെങ്കിൽ, നിങ്ങൾ കുറച്ച് (മാത്രം) ചിരിക്കുകയും, നിങ്ങൾ ധാരാളമായി ക രയുകയും ചെയ്യുമായിരുന്നു' (ബു;മു.) നൂറുകൊല്ലക്കാലം കഴിഞ്ഞിട്ടും ആ മഹാന്റെ കൂടെയുണ്ടായിരുന്ന ഭക്ഷണപാനീയങ്ങൾക്ക് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അതേ സമയത്ത് കഴുത -യാകട്ടെ, ചത്തു ജീർണിക്കുകയും, എല്ലുകൾമാത്രം അവശേഷിക്കുകയും ചെയ്തിരിക്കു ന്നു! കഴുത ചത്തു ജീർണിച്ചു വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും തുട ർന്നുള്ള വാക്യങ്ങളിൽനിന്ന് അതും സ്പഷ്ടമാകുന്നുണ്ട്. അങ്ങനെ, ആ രാജ്യത്തെ പുന -ഃരുദ്ധരിച്ചു അതിൽ ജനപ്പെരുപ്പവും സമ്പൽസമൃദ്ധിയുമുണ്ടാക്കി അതിനെ വീണ്ടും ജീവിപ്പിക്കുവാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്നും, മരണാനന്തര ജീവിതം മുതലായ മനുഷ്യ ദൃഷ്ടിയിൽ പ്രയാസകരമെന്ന് തോന്നുന്ന കാര്യങ്ങൾ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കേവലം നിസ്സാരങ്ങളാണെന്നുമൊക്കെ അല്ലാഹു അദ്ദേഹത്തിന് ഈ സം ഭവം മുഖേന അനുഭവത്തിൽ കാണിച്ചുകൊടുത്തു. മാത്രമല്ല, ആ സംഭവത്തെ മറ്റുള്ളവർക്കുകൂടി ഒരു ദൃഷ്ടാന്തമാക്കുവാനും ( ولنجعلك اية للناس ) അല്ലാഹു ഇത് മുഖേന ഉദ്ദേശിച്ചിരിക്കുകയാണ്. ഇക്കാലമത്രയും ഭക്ഷണപാനീയങ്ങൾ മാറ്റമൊന്നും കൂടാതെ ശേഷിച്ചതുതന്നെയാണ് അതിലടങ്ങിയ ഒരു ദൃഷ്ടാന്തം. അതുകൊണ്ട് അതിനെപ്പറ്റി പ്രേ ത്യകമൊന്നും പറയേണ്ടതില്ല. കഴുത -ചത്തു ദ്രവിച്ചതാകട്ടെ, സാധാരണഗതിയി ൽ സ്വാഭാവികം മാത്രമാണ് അതുകൊണ്ട് കഴുതയിലൂടെ കാട്ടിക്കൊടുത്ത ദൃഷ്ടാന്തത്തെക്കു -റിച്ചേ വിവരിക്കേണ്ടതുള്ളൂ. അത് ചത്തു എല്ലുകൾ മാത്രമാണ് ശേ ആ എല്ലുകളിലേക്ക് നോക്കുവാനും, അവയെ പുന:സംഘടിപ്പിച്ചു മാംസംകൊണ്ട് പൊതിഞ്ഞ് വീണ്ടും അതിനെ ജീവിപ്പിക്കുന്നത് ശ്രദ്ധി -ക്കുവാനും അല്ലാഹു കൽപിച്ചു. അദ്ദേഹം കാണെത്തന്നെ അത് പിന്നെ എടുത്തുപറയേണ്ടതില്ല. ഇതെല്ലാം കണ്ടപ്പോൾ ആ മഹാൻ പറഞ്ഞുപോയി: അല്ലാഹു എല്ലാ കാര്യത്തിനും കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഞാനിതാ അനുഭവംകൊണ്ട് കണ്ടറിയുന്നു എന്ന് اللها മുമ്പേ അറിഞ്ഞും, വിശ്വസിച്ചും വരുന്ന യഥാർത്ഥം കാഴ്ചയിൽ കണ്ടറിഞ്ഞുവെന് ന് സാരം. ഇവിടെ (അ-അ്ലമു) എന്ന വർത്തമാന ക്രിയയുടെ സ്ഥാനത്ത് إع ْ ل َ م (ഇ-അ്ലം) എന്ന് ശാസനാ ക്രിയാ രൂപത്തിലും വായിക്കപ്പെട്ടിട്ടുണ്ട്. "അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് നീ അറിഞ്ഞുകൊള്ളുക എന്ന് അദ്ദേഹത്തോട് അല്ലാഹു പറഞ്ഞു' എന്നായിരിക്കും പേ്പാൾ അർത്ഥം. രണ്ടായാലും അറിവ് ( ع ِ لم ) കൊണ്ടുദ്ദേശ്യം അനുഭവപൂർവമുള്ള അറിവുതന്നെ. ഈ സംഭവം വിവരിച്ചു കഴിഞ്ഞശേഷം സയ്യിദ്ക്വുത്വ്ബ് (റ) പറഞ്ഞ ചില വാക്കുകൾ ഇവിടെ പ്രസ്താവയോഗ്യമാകുന്നു. അതിങ്ങിനെ ഉദ്ധരിക്കാം: "ഈ അസാധാരണ സംഭവം എങ്ങനെ ഉണ്ടായി? മറ്റെല്ലാ അസാധാരണ ലത്തന്നെ! അതെ, ഒന്നാമത്തെ ജീവിതത്തിലെ അസാധാരണത്വംപോലെത്തന്നെ! അല്ലാഹു ഉദ്ദേശിച്ച ഒരു മാർഗത്തിലൂടെ അത് (എന്തു -കൊണ്ട്) സംഭവിച്ചുവെന്ന്നമുക്കറിവില്ലല്ലോ. ജീവ ശാസ്ത്രജ്ഞൻമാരിൽ വലിയ ആളായി ഗണിക്കപ്പെടുന്ന ഡാർവിൻ അതാ ജീവനെ സംബന്ധിച്ച തന്റെ സിദ്ധാന്തത്തിലൂടെ ജീവന്റെ അഗാധതയിലേക്ക് പടിപടിയായി ഇറങ്ങിച്ചെന്ന് പരിശോധന നടത്തുവാൻ ശ്രമിക്കുന്നു. എന്നിട്ട് അവസാനം അതാ, ഒന്നാമത്തെ പടിയിൽച്ചെന്ന് നിലമുട്ടിപ്പോകുന്നു! ഒന്നാമത്തെ കോശത്തിൽ ( ഇലഹഹ ) ജീവൻ എങ്ങനെ വന്നുവെന്ന് അദ്ദേഹത്തിനറിഞ്ഞുകൂടാ. പക്ഷേ, മനുഷ്യന് മനസ്സിലാക്കുവാൻ കഴി -യാത്തതെന്ന് സമ്മതിക്കേണ്ടിയിരുന്ന ഒരു സമ്മതിച്ചുകൊടുക്കുവാൻ ദേ്ദഹം തയ്യാറായില്ല. ഈ ഒന്നാമത്തെ പടിയിലെങ്കിലും ജീവൻ നൽകിയ ഒരു സമ്മതിക്കുവാനും അദ്ദേഹം ഈ സംഭവത്തിലെ കഥാപാത്രമായ ആ മഹാൻ പിന്നീട് ജനങ്ങൾക്കിട -യിൽ ചെന്നപ്പോൾ, അദ്ദേഹത്തെ ആദ്യകാലത്ത് അറിയാമായിരുന്നവരും വാർദ്ധക്യം പിടിപെട്ടിരുന്നവരുമായ ചിലർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും, ഞാൻ ഇന്ന ആളാണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം എത്രയോ കാലം മുമ്പ് പറഞ്ഞ് അവർ അദ്ദേഹത്തെ വിശ്വസിച്ചില്ലെന്നും ചില വ്യാഖ്യാതാക്കൾ പറഞ്ഞു കാണുന്നു. അദ്ദേഹം തന്റെ കഴുതപ്പുറത്ത് കയറിച്ചെന്ന് ഞാൻ ഉസൈറാണെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോൾ അദ്ദേഹം പിഴക്കാതെ മന:പാഠം വായിച്ചുകേൾപിച്ചു; അപ്പോഴാണവർ അദ്ദേഹത്തെ വിശ്വസിച്ചത്; അതുമുതൽക്കാണ് അദ്ദേഹം അല്ലാഹുവിന്റെ മകനാണെന്ന് ഇസ്റാ-ഈ -ല്യർ പറഞ്ഞു തുടങ്ങിയത്: തൗറാത്ത് കാണാപാഠം അറിയുന്നവർ വേറെ ആരുമില്ലായിരുന്നു. എന്നിങ്ങനെയും ചിലരൊക്കെ പ്രസ്താവിച്ചിരിക്കുന്നു. ഇതെല്ലാം ശരിയാണോ അല്ലേ എന്ന് നമുക്ക് തീരുമാനിച്ചുകൂടാ. അല്ലാഹു പ്രകാശം നൽകുന്നതിന് ഉദാഹരണമായ മറ്റൊരു അസാധാരണ സംഭവമാണ് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നത്
2:260

وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ أَرِنِي كَيۡفَ تُحۡيِ ٱلۡمَوۡتَىٰۖ قَالَ أَوَلَمۡ تُؤۡمِنۖ قَالَ بَلَىٰ وَلَٰكِن لِّيَطۡمَئِنَّ قَلۡبِيۖ قَالَ فَخُذۡ أَرۡبَعَةٗ مِّنَ ٱلطَّيۡرِ فَصُرۡهُنَّ إِلَيۡكَ ثُمَّ ٱجۡعَلۡ عَلَىٰ كُلِّ جَبَلٖ مِّنۡهُنَّ جُزۡءٗا ثُمَّ ٱدۡعُهُنَّ يَأۡتِينَكَ سَعۡيٗاۚ وَٱعۡلَمۡ أَنَّ ٱللَّهَ عَزِيزٌ حَكِيمٞ

(260) ഇബ്റാഹീം പറഞ്ഞ സന്ദർഭവും (ഓർക്കുക); "എന്റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!' അവൻ പറഞ്ഞു; "നീ (അതിൽ) വിശ്വസിച്ചിട്ടില്ലേ?! ധ പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്? പ ' അദ്ദേഹം പറഞ്ഞു: "ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാകുന്നു.' അവൻ (റബ്ബ്) പറഞ്ഞു: "എന്നാൽ നീ പക്ഷികളിൽ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്റെ അടുക്കലേക്ക് കൂട്ടിച്ചേർത്തുകൊള്ളുക. പിന്നീട്, അവയിൽ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ നിന്റെ അടുക്കൽ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക.' (260) പറഞ്ഞ സന്ദർഭം ഇബ്റാഹീം എന്റെ റബ്ബേ എനിക്ക് കാണിച്ചു തരണേ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് മരണപ്പെട്ടവരെ َ لا َ ق അവൻ പറഞ്ഞു വിശ്വസിച്ചിട്ടില്ലേ അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്) എങ്കിലും സമാധാനമടയുവാൻ (ശാന്തമാകുവാൻ) വേണ്ടിയാണ് എന്റെ ഹൃദയം, മനസ്സ് അവൻ പറഞ്ഞു എന്നാൽ നീ പിടിക്കുക, എടുക്കുക നാലെണ്ണം الطَّير ْ ِ م ِ ن َ പക്ഷികളിൽ നിന്ന് എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേർക്കുക, പാട്ടിലാക്കുക, വ ശീകരിക്കുക, ക്ഷണിച്ചെടുക്കുക പിന്നെ നീ ആക്കുക എല്ലാ മലമേലും, മലയിലും അവയിൽ നിന്ന് ഒരംശം, (ഒരു ഭാഗം) പിന്നെ അവയെ വിളിക്കുക എന്നാലവ നിന്റെ അടുക്കൽ വരും ഓടിക്കൊണ്ട് (വേഗം) അറിഞ്ഞുകൊള്ളുക َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് ع َ ز ِ يز ٌ പ്രതാപശാലി ٌ ഖ ح َ ك ِ അഗാധജ്ഞൻ, യുക്തിമാൻ അപാരമാണ്. മരണപ്പെട്ടവരെ ജീവിപ്പിക്കുവാൻ അവന് ഒട്ടും പ്രയാസമില്ല. പ്രകൃതിനിയമങ്ങളെന്ന് കരുതപ്പെടുന്ന സാധാ -രണ നടപടിക്രമങ്ങൾക്കതീതമായ ചില സംഭവങ്ങൾ അല്ലാഹു ഈ -ലോകത്ത് വെളിപ്പെടുത്താറുണ്ട്. എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രത്യക്ഷ ദൃഷ്ടാന്തമായ ഒരു സംഭവം കഴിഞ്ഞ വച -നത്തിൽ വിവരിച്ചശേഷം, അതേ തരത്തിലുള്ള മറ്റൊരു സംഭവം കൂടി ഈ വചനത്തിൽ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ സംഭവത്തിലെ കഥാനായകനായ ദൃക്സാക്ഷി ഏത് വ്യക്തിയായിരുന്നുവെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതൊരു പ്രവാചകനായിരുന്നുവെന്നാണ് ആ ആയത്തിൽ നിന്നും മറ്റും മനസ്സിലാകുന്നതെന്ന് മാത്രം. ഈ സം ഭവത്തിലെ കഥാനായകനും ദൃക്സാക്ഷിയുമായ വ്യക്തി, പ്രവാചക കുടുംബത്തലവനായ ഇബ്റാഹീം നബി (അ)-യാകുന്നു. അദ്ദേഹത്തെ സംബന്ധിച്ചും, അദ്ദേഹത്തിന് അല്ലാഹു നൽകിയിട്ടുള്ള സ്ഥാനപദവികളെക്കുറിച്ചും ക്വുർ-ആനുമായി അൽപമാ്ര തമെങ്കിലും ബന്ധമുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അല്ലാഹു അദ്ദേഹത്തെ ഒരു (ഉറ്റ ) ചങ്ങാതിയാക്കിയിരിക്കുന്നു. ( َ خ َ ل ِ يلا اللها ءآس لا : ) എന്നും, ആകാശഭൂമികളുടെ രാജാധിപത്യം അദ്ദേഹത്തിന് അല്ലാഹു കാണിച്ചുകൊടുത്തിരുന്നു. َ ُ وت َ الس الانعام : എന്നുമുള്ള രണ്ട് വചനങ്ങൾ മാത്രം മതി, അദ്ദേഹത്തിന് അല്ലാഹു നൽകിയ ബഹുമതികളെപ്പറ്റി മനസ്സിലാക്കുവാൻ. പ്രവാചകൻമാർക്ക് അവരുടെ പ്രബോധനദൗത്യം കാര്യകാരണസഹിതം വ്യക്തമായ ദൃഷ്ടാന്തങ്ങളിലൂടെയും, അനുഭവത്തിന്റെ സാക്ഷ്യങ്ങളിലൂടെയും വസ്തുനിഷ്ഠമായും സ്പഷ്ടമായും നിർവഹിക്കുവാൻ കഴിയത്തക്കവണ്ണം, മറ്റു -ള്ളവർക്ക് ലഭിക്കാത്തതും ലഭിക്കുവാൻ സാധ്യതയില്ലാത്തതുമായ ചില വെളിപാടു -കളും, കാഴ്ചപ്പാടുകളും അവർക്ക് അല്ലാഹു നൽകുന്നു. നബി തിരുമേനി -ഹദീഥുകളിൽ സ്ഥിരപ്പെട്ടതുപോലെസ്വർഗവും നരകവും പ്രദർശിപ്പിക്കപ്പെട്ടത് . (ബൈത്തുൽ മുക്വദ്ദസിലേക്കുള്ള രാവുയാത്രയും വാനാരോഹണയാത്രയും) ഉണ്ടായത്. ജിബ്രീൽ (അ)നെ അദ്ദേഹത്തിന്റെ സാക്ഷാൽരൂപത്തിൽ കാണുവാൻ കഴി -ഞ്ഞത്, മൂസാ (അ) അല്ലാഹുവിന്റെ സംസാരം കേട്ടത്, കഴിഞ്ഞ വചനത്തിൽ വിവരിച്ച സംഭവം ആദിയായവയെല്ലാം ഇതിന് ഉദാഹരണങ്ങളാകുന്നു. വസ്തുത -കൾ നേരിൽ കണ്ടറിഞ്ഞവർ നൽകുന്ന വിവരണവും, ദൃഷ്ടാന്തങ്ങളും തെളിവുകളും എത്രതന്നെ ശക്തങ്ങളും വ്യക്തങ്ങളുമായിരുന്നാലും ശരിനൽകപ്പെടുന്ന വിവരണവും തമ്മിൽ പറയേണ്ടതില്ലല്ലോ. മരണപ്പെട്ടവരെ ജീവിപ്പിക്കുവാൻ അല്ലാഹുവിന് നിഷ്പ്രയാസം കഴിയുമെന്ന് ഇബ്റാഹീം (അ)ന് ശരിക്കും അറിയാം. അതിലദ്ദേഹത്തിന് ദൃഢമായ വിശ്വാസവുമുണ്ട്. എന്നാലും സ്വന്തം കണ്ണുകൊണ്ട് അതിനൊരു മാതൃക കാണുവാൻ കഴിഞ്ഞാൽ അത് തനിക്കൊരു മനസ്സമാധാനമായിത്തീരുമെന്ന് അദ്ദേഹം കരു -തി. അദ്ദേഹത്തിന്റെ അറിവും വിശ്വാസവും പൂർവാധികം ശക്തമാകുവാനും, അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രബോധനവേളയിൽ മരണാനന്തര ജീവിതത്തെപ്പറ്റി ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുവാനും അത് ഉപകരിക്കുമല്ലോ. അങ്ങനെ, അദ്ദേഹം നാട് പ്രാർത്ഥിച്ചു: "എന്റെ രക്ഷിതാവേ, മരണപ്പെട്ടവരെ നീ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് എനിക്കൊന്ന് കാട്ടിത്തരേണമേ!' ആ വിഷയത്തിൽ അദ്ദേഹത്തിന് ഒട്ടും സംശയമോ അദ്ദേഹത്തെക്കാൾ അറിയാം. എങ്കിലും അദ്ദേഹത്തിന്റെ നില അദ്ദേഹത്തിന്റെ വാക്കിലൂടെത്തന്നെ രേഖപ്പെടുത്തി ജനങ്ങ ൾക്ക് യഥാർത്ഥം ഗ്രഹിക്കുവാൻ വേണ്ടി അല്ലാഹു അദ്ദേഹത്തോ ട് ചോദിച്ചു: "നീ അതറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിട്ടില്ലേ?' പിന്നെ എന്തിനാ -ണിത് ആവശ്യപ്പെടുന്നത്? എന്ന് താൽപര്യം. അദ്ദേഹം മറുപടി പറഞ്ഞു: വ, ഇല്ലാതേ! തീർച്ചയായും എനിക്കതിനെപ്പറ്റി അറിവും വിശ്വാസവുമുണ്ട്. എന്നാലും നേരിൽ കണ്ടറിഞ്ഞാലുണ്ടാകുന്ന മനസ്സമാധാനം ഒന്ന് വേറെത്തന്നെയാണല്ലോ. അതിനു -വേണ്ടി മാത്രമാണ് ഈ അപേക്ഷ.' അല്ലാഹു അപേക്ഷ സ്വീകരിച്ചുകൊണ്ട് ഇങ്ങനെ അറിയിച്ചു: "ശരി, എന്നാൽ നീ ഏതെങ്കിലും നാല് പക്ഷികളെ പിടിച്ചു വശപ്പെടുത്തിക്കൊണ്ടുവരിക. എന്നിട്ട് അവയുടെ ഓരോ അംശം എല്ലാ മലകളിലും കൊണ്ടുപോയി വെച്ചേക്കുക. പിന്നീട് ആ പക്ഷികളെ നീ വിളിച്ചേക്കുക. എന്നാലവ ജീവൻ പൂണ്ടു നിന്റെ അടുക്കൽ ഓടിയെത്തുന്നത് നിനക്ക് കാണാം.' ഇത്രയും സംഗതികളാണ് അല്ലാഹു ഈ സംഭ -വത്തെപ്പറ്റി വിവരിച്ചത്. ഇബ്റാഹീം (അ) കൽപനപ്രകാരം നാല് പക്ഷികളെ പിടിച്ചു ങ്ങനെ ചെയ്തിരിക്കുമെന്നും, അവ ചത്ത ശേഷം വീണ്ടും ജീവിച്ചു അദ്ദേഹത്തിന്റെ അടുക്ക ൽ ഓടിവന്നിരിക്കുമെന്നും നമുക്ക് ഖണ്ഡിതമായും തീർത്തും പറയാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വളച്ചൊടിക്കലോടുകൂടിയോ ഒരു മുൻവിധി മനസ്സിൽ അല്ലാതെ, നിഷ്പക്ഷ ബുദ്ധിയോടും സത്യാന്വേഷണ മനഃസ്ഥിതിയോടും കൂടി അല്ലാഹുവിന്റെ ഈ പ്രസ്താവനയെപ്പറ്റി ആലോചിക്കുന്ന ഏവർക്കും മനസ്സിലാക്കാവുന്നതും, മനസ്സിലാക്കിയിരിക്കേണ്ടതുമായ ഏതാനും ചില കാര്യങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കാം:- (1) മരണപ്പെട്ടവരെ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് ആശ്ചര്യ രൂപത്തിലോ, സംശയരൂപത്തിലോ ചോദിക്കുകയല്ല ഇബ്റാഹീം (അ) ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഉറപ്പായി വിശ്വാസമുള്ള അക്കാര്യം സംഭവിക്കുന്നതിന്റെ ഒരു രൂപം തനിക്കൊന്ന് കാണിച്ചുതരേണമേ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കുകയാണദ്ദേ -ഹം ചെയ്തത്. (2) ഭൂമിയെയോ, രാജ്യത്തെയോ, സമുദായത്തെയോ അർത്ഥത്തിൽ "ജീവിപ്പിക്കുക ( احياء എന്ന് ഇവിടെ "ജീവിപ്പിക്കൽ' കൊണ്ടുദ്ദേശ്യം സാക്ഷാൽ അർത്ഥത്തിലുള്ള ജീവി -പ്പിക്കൽജീവൻ നൽകി എഴുന്നേൽപിക്കൽതന്നെയാകുന്നു. കാരണം, മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ചോദ്യം. ഭൂ മിയെയോ ജനങ്ങളെയോ കുറിച്ചല്ല. َ  م َ و ْ എന്ന വാക്കിന് ഭാഷയിലും പ്രയോഗത്തിലുമൊക്കെ "മരണപ്പെട്ട -വർ' എന്ന അർത്ഥം തന്നെയാണുള്ളതും ക്വുർ-ആനിൽ പതിനേഴ് സ്ഥലങ്ങളിൽ ഈ വാക്ക് കാണാം. ആ സ്ഥലങ്ങൾ പരിശോധിച്ചാൽ അവിടെയെല്ലാം ഈ അർത്ഥം തന്നെ -യാണുദ്ദേശ്യമെന്ന് കാണാവുന്നതാണ്. (3) അദ്ദേഹത്തിന്റെ ചോദ്യം മനസ്സമാധാനത്തിന് വേണ്ടിയായിരി -ക്കെ, ഒന്നുകിൽ അദ്ദേഹത്തിന്റെ ആഗ്രഹവും അപേക്ഷയും നിവൃത്തിച്ചുകൊടുക്കുക , അല്ലെങ്കിൽ നിരുപാധികമോ സോപാധികമോ അതിനെ നിരാകരിക്കുക. ഈ രണ്ടിലൊരു രൂപത്തിലുള്ളതായിരിക്കണം മറുപടി. അഥവാ, മരിച്ചവരെ ജീവിപ്പിക്കു -വാൻ അല്ലാഹുവിന് സാധിക്കുമെന്ന് വല്ല ഉപമ മുഖേനയോ, തെളിവ് മുഖേനയോ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുന്ന ഒരു മറുപടിയല്ല ഇവിടെ ആവശ്യം. അല്ലാഹു നൽകിയ മറുപ -ടിയാകട്ടെ, അപേക്ഷ നാല് പക്ഷികളെ പിടിച്ചു ഇന്നിന്നപ്രകാരമൊക്കെ ചെയ്താൽ മരിച്ചവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് നിനക്ക് കണ്ടറിയാമെന്നാണല്ലോ അതിന്റ ചുരുക്കം. (4) പക്ഷികളുടെ ഇനത്തിൽ പെട്ട നാലെണ്ണമെന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ഇന്നിന്ന പക്ഷികളായിരിക്കണമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം കാണ്ടുവന്ന പക്ഷികൾ ഇന്നിന്നവയായിരുന്നുവെന്ന് കാണിക്കുന്ന ചില പ്രസ്താവനകൾ ചില തഫ്സീർ ഗ്രന്ഥങ്ങളിൽ കാണാമെങ്കിലും, അതിന് വിശ്വാസയോഗ്യമായ തെളിവി -ല്ലാത്തതുകൊണ്ടും, പക്ഷികളുടെ പേര് നിർണയിച്ചറിയുന്നതിൽ പ്രത്യേകം പ്രയോജന നാം അതൊന്നും ഇവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. (5) പക്ഷികളെ പിടിച്ച ശേഷം അവയെക്കൊണ്ട് എന്ത് ചെയ്യണമെന്ന വി വരണത്തിലെ ചില വാക്കുകളെപ്പറ്റി അൽപമൊന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ രൂപം വ്യക്തമാകുകയുള്ളൂ:- (ഒന്ന്) ഇത് "സ്വർഹുന്ന' എന്നും "സ്വിർഹുന്ന' എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ വായനയാണ് കൂടുതൽ പ്രസിദ്ധമായത്. ത ഫ്സീർ ഗ്രന്ഥങ്ങളും, ഹദീഥ് ഗ്രന്ഥങ്ങളും, അറബി നിഘണ്ടുകളും പരിശോധിക്കുമ്പോൾ ഈ വാക്കിന് ഭാഷാർത്ഥമെന്ന നിലക്കോ, ഉദ്ദേശ്യാർത്ഥമെന്ന നിലക്കോ നൽകപ്പെട്ടു കാണുന്ന അർത്ഥങ്ങൾ ഇവയാകുന്നു: اوثقھن : قطعھن : اجمعھن : اضمعھن : املھن ഇവയിൽ ഒന്നാമത്തേതായ ا َ مِل ("അമിൽ') എന്ന വാക്കിന് വശപ്പെടുത്തുക, പാട്ടിലാക്കുക, ചായ്വുണ്ടാക്കുക, സ്വാധീനിക്കുക, വശീകരിക്കുക, വളക്കുക, ഒടിക്കു -ക, ചെരിക്കുക, മറിക്കുക എന്നൊക്കെ സന്ദർഭംപോലെ ഭാഷാന്തരം നൽകാം. കൂടുതൽ വിവരം ഴ വരുന്നുമുണ്ട്. اضعمھن എന്ന വാക്കിന് കൂട്ടിച്ചേർക്കുക എന്നും اجمعھن എന്നതിന് ഒരുമിച്ചുകൂട്ടുക, ശേഖരിക്കുക എന്നും, قطعھن എന്നതിന് കഷ്ണിക്കുക, മുറിക്കുക എന്നും, اوثقھن എന്നതിന് ബന്ധിക്കുക, കൂട്ടികെട്ടുക എന്നും മലയാളത്തിൽ വിവർ ത്തനം നൽകാം. ഈ ക്രിയയുടെ തൊട്ട് اليك (നിങ്കലേക്ക്) എന്ന് കൂടിയുള്ളതുകൊണ്ട് നാലാമത്തെ അർത്ഥമായ قطعھن (കഷ്ണിക്കുക) എന്ന അർത്ഥം ഇവിടെ യോജിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പക്ഷേ, اِل َ ى (ഇലാ) എന്ന അവ്യയത്തോട് യോജിക്കുന്ന ഒരർത്ഥംകൂടി അതിൽ അപ്പോൾ "അവയെ കഷ്ണിച്ചുകൊണ്ടുവരുക' എന്നോ "കൊണ്ടുവന്ന് കഷ്ണിക്കുക' എന്നോ അർ ത്ഥമാകാമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഒന്നുമാത്രം പറഞ്ഞവരെയും, രേണ്ടാ മൂന്നോ അർത്ഥങ്ങൾ ഒന്നിച്ചു പറഞ്ഞവരെയും കാണാം. ഇതെല്ലാംകൂടി പരിശോധിക്കുമ്പോൾ എന്ന വാക്യത്തിന്റെ സാരം ആ പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് നിന്റെ പാട്ടിലാക്കി വെക്കുക എന്നോ, അല്ലെങ്കിൽ അവയെ പിടിച്ചു -കൊണ്ടുവന്നു കഷ്ണിക്കുക രണ്ടിൽ ഉദ്ദേശ്യം. (രണ്ട്): (പിന്നീട് എല്ലാ മലയിലും അവയിൽനിന്ന് ഓരോ അംശം ആക്കിക്കൊള്ളുക.) എന്ന വാക്യത്തിൽ എല്ലാ മന്ന് പറഞ്ഞ- അറബി സാഹിത്യശാസ്ത്ര ( علم البلاغة )-ത്തിൽ ഇതിന് تضمين (ഒരു ക്രിയയിൽ മറ്റൊരു ക്രിയയുടെ അർത്ഥം കൂടി ഉൾക്കൊള്ളിക്കുക) എന്ന് സാങ്കേതികമായി പറയപ്പെടുന്നു. ചുറ്റുപാടിൽ സൗകര്യപ്പെട്ട എല്ലാ മലകളിലും എന്ന -ല്ലാതെ ഭൂമിയിലുള്ള എല്ലാ മലകളുമാണെന്ന് ആരും ധരിക്കുകയില്ല. "അംശം' ന്നർത്ഥം കൊടുത്ത ج ُ ز ْ ء (ജുസ്-ഉ്)നെപ്പറ്റിയാണ് അൽപം ആലോചിക്കുവാനുള്ളത്. തെങ്കിലും ഒരു വസ്തുവിന്റെ അർത്ഥത്തിലും പലതും ചേർന്നു ള്ള ഒരു കൂട്ടത്തിൽ നിന്ന് അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടാറുണ്ട്. ആദ്യത്തെ അർത്ഥം സ്വീകരിക്കുന്നപക്ഷം പക്ഷിക ളെ അറുത്തോ മുറിച്ചോ കഷ്ണിച്ചു അവയുടെ ഓരോ അംശം എല്ലാ മലയിലും കൊണ്ടുപോയി ഇട്ടേക്കണമെന്ന് സാരമായിരിക്കും. രണ്ടാമത്തെ അർത്ഥം എടുക്കുമ്പോൾ ആ നാല് പക്ഷികളിൽ ഓരോ അല്ലെങ്കിൽ മലയിലും കൊണ്ടുപോയി വെക്കണമെന്നും സാരമായിരിക്കും. രണ്ട് കാരണം കൊണ്ട് ആദ്യത്തെ അർത്ഥവും സാരവുമാണിവിടെയുള്ളതെന്ന് പറയേണ്ടിയിരിക്കുന്നു. 1-ാമതായി: ج ُ ز ْ ء എന്ന വാക്ക് രണ്ടർത്ഥത്തിലും ഉപയോഗിക്കപ്പെടുമെങ്കിലും ആദ്യത്തെ അർത്ഥത്തിലാണ് അതിന് കൂടുതൽ വ്യക്തതയും പ്രചാരവും ഉള്ളത്. 2-ാമതായി എല്ലാ മലകളിലും ( على ك ُ ل ّ جبل ) എന്നല്ലാതെ മലകളുടെ എണ്ണം വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് കുറേ അധികം മലകളിലും വേണമെങ്കിൽ വെക്കാവുന്നത്ര ج ُ ز ْ ء (അംശം)-കൾ ഉണ്ടായിരിക്കണമല്ലോ. എത്ര മലകളിലാണ് അദ്ദേഹം വെച്ചതെന്നുള്ളതിന് തെളിവുകളൊന്നുമില്ല. നാല് മലയിലാണെന്നും ഏഴ് മലകളിലാണെന്നും ചിലർ പക്ഷികളെ അറുത്തു കഷ്ണിക്കാതെ ഭാഗിച്ചു കൊണ്ടുപോയി ണങ്കിൽ അധികരിച്ചാൽ നാല് മലകളിൽ മാത്രമേ വെക്കുവാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാണ്. അപ്പോൾ "എല്ലാ മലകളിലും' എന്ന് അല്ലാഹു പറഞ്ഞതിന് വിശേഷിച്ചും അർത്ഥമൊന്നുമില്ലെന്നുവരും. യഥാർത്ഥത്തിൽ ആ വാക്കാകട്ടെ, ഇബ്റാഹീം (അ)ന് സൗകര്യം തോന്നുന്ന എല്ലാ നാലോ ഏഴോ കൂടുതലോ ആയാലും ശരികൊണ്ടുപോയിവെക്കാമെന്നാണ് കുറിക്കുന്നത്. എന്നിരിക്കെ, തെളിവായി സ്വീകരിക്കുവാൻ പര്യാപ്തമല്ലാത്ത വല്ല രിവായത്തുകളെയും മറ്റോ അവയെ നാലോ മൂന്നോ രേണ്ടാ ആയി ഗണിക്കുന്നത് ന്യായമല്ല. എന്ന വാക്കിന് കഷ്ണിക്കുക എന്ന് അർത്ഥമില്ലെങ്കിൽ പോലും അവയെ അദ്ദേഹം ആ മലകളിൽ കൊണ്ടുപോയി വെക്കത്തക്കവണ്ണം അംശങ്ങളാക്കിയിരിക്കുമല്ലോ. (മൂന്ന്:) (പിന്നെ നീ അവയെ വിളിക്കുക. അവ നിന്റെ അടുക്കൽ ഓടിവരുന്നതാണ്.) അതായത് ഏതൊരു പക്ഷികളുടെ അം ശങ്ങളാണോ അദ്ദേഹം പല മലകളിലായി കൊണ്ടുപോയി വെച്ചിരിക്കുന്നതെങ്കിൽ, ആ പക്ഷികളെ അദ്ദേഹം വിളിച്ചാൽ അവ അദ്ദേഹത്തിന്റെ അടുക്കൽ ഓടിവരുന്നത് കാണാം. അതെ, പല അംശങ്ങളാക്കി ഭാഗിച്ചു പല മലകളിലും കൊണ്ടുപോയിവെച്ച ആ അംശങ്ങൾ പരസ്പരം കൂടിച്ചേർന്നു അവക്ക് വീണ്ടും ജീവൻവെച്ചു ഓടിവരുന്നത് കാണുന്ന -തോടെ അദ്ദേഹത്തിന്റെ അപേക്ഷ നിവൃത്തിക്കപ്പെടുകയും, ആഗ്രഹം സാക്ഷാൽകരിക്കെ പ്പടുകയും ചെയ്യും എന്ന് താൽപര്യം. (6) എനി ഇബ്റാഹീം നബി (അ) അങ്ങനെയെല്ലാം ചെയ്തുവോ? അദ്ദേഹം വിളിച്ചപ്പോൾ അവ ജീവനോടെ ഓടിവന്നോ? എന്നാണുള്ളത്. സന്ദർഭംകൊണ്ട് വ്യക്തമാകുന്ന സംഗതികൾ പ്രത്യേകം എടുത്തുപറയേണ്ടുന്ന ആവശ്യമില്ലല്ലോ. അതുകൊണ്ട് ഇതിനെപ്പറ്റി അല്ലാഹു ഒന്നും പ്രസ്താവിച്ചിട്ടില്ല. തത്തന്നെ അറിയാവുന്നപിമ്പോ ഉള്ള വാക്കുകളിൽനിന്നും സന്ദർഭങ്ങളിൽ നിന്നും വ്യക്തമാകുന്നതോ, അറിയപ്പെടാവുന്നതോ ആയ ചില കാര്യങ്ങളെ വ്യക്തമാ -ക്കാതെ മൗനമവലംബിക്കുക ക്വുർ-ആനിലും ഭാഷാസാഹിത്യങ്ങളിലും പതിവാ -ണ്. "ഞാൻ ഇന്നലെ അവന്റെ വീട്ടിൽ ചെല്ലുവാൻ ഞങ്ങൾ തമ്മിൽ നിശ്ചയിച്ചിരുന്നു: അപ്പോഴാണ് അവൻ എന്നോട് അക്കാര്യം പറഞ്ഞത്.' എന്ന് ഒരാൾ പറഞ്ഞാൽ, "അങ്ങനെ ഞാൻ വന്റെ വീട്ടിൽചെന്നു' എന്നൊരു വാക്യം അതിൽ ആ അവസരത്തിലാണ് അക്കാര്യം പറഞ്ഞത് എന്നുമാണതിന്റെ ഉദ്ദേശ്യമെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ഇബ്റാഹീം നബി (അ)യെ അഗ്നിയിൽ എറിയുവാ ൻ ജനങ്ങൾ തീരുമാനിച്ച വിവരം (21 : 68 ലും, 37 : 97- ലും) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവരെ പരാജയപ്പെടുത്തിയെന്നും അദ്ദേഹത്തെ രക്ഷിച്ചുവെന്നും തുടർന്നു പറയുന്നുമുണ്ട്. അദ്ദേഹത്തെ അവർ അഗ്നിയിൽ ഇട്ടുവെന്ന് തീർച്ചയാണ്. എന്നാൽ ആ വാക്ക് ക്വുർ-ആനിൽ എവിടെയും പറഞ്ഞിട്ടില്ല. കാരണം അത് പറയാതെത്തന്നെ വ്യക്തമാ -ണ്. കഴിഞ്ഞവചനത്തിൽ ആ മഹാന്റെ ഭക്ഷണപാനീയങ്ങളെപ്പറ്റി (അത് പഴക്കം ചെന്നു മാറ്റം വന്നിട്ടില്ല.) എന്ന് പറഞ്ഞതുപോലെ, കഴുതയെപ്പറ്റി അത് ചത്ത് ജീർണിച്ചുവെന്നോ മറ്റോ പറഞ്ഞിട്ടില്ല. കാരണം പിന്നീട് എല്ലുകളെനോക്കാൻ പറഞ്ഞതിൽ നിന്നും മറ്റും അത് ശരിക്കും വ്യക്തമാകുന്നുണ്ട്. ല ധാരാളക്കണക്കിൽ ഇതിന് ഉദാഹരണങ്ങൾ ക്വുർ-ആനിൽ കാണാം. മാത്രമല്ല, മരിച്ചവരെ ജീവിപ്പിക്കുന്നത് തനിക്കുകാണിച്ചുകൊടുക്കുവാനാണ് ഇബ്റാഹീം (അ)ന്റെ പേക്ഷ. അപ്പോൾ ഇന്നിന്ന പ്രകാരം ചെയ്താൽ ഇന്നത് സംഭവിക്കുമെന്ന് പറഞ്ഞു മതിയാക്കുക -യും, അത് നടപ്പിൽ വരുത്തികാട്ടിക്കൊടുക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, ആ അപേക്ഷ സ്വീകരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. തെളിവുകൾ മുഖേന മുമ്പ് അദ്ദേ -ഹത്തിന് ലഭിച്ചിരുന്ന വിശ്വാസത്തിന് പുറമെ ഒരു പ്രത്യേക മനസ്സമാധാനം അതുമൂലം ദ്ദേഹത്തിന് ലഭിക്കുവാനും പോകുന്നില്ല. (7) എന്ന വാക്കിന് "ആ പക്ഷികളെ നിന്റെ അടുക്കലേക്ക് കൂട്ടിച്ചേർക്കുക' എന്ന് അർത്ഥമാണെങ്കിൽ ആ കൽപനയുടെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന് ചോദിക്കപ്പെടാം. ഇതിന് ക്വുർ-ആൻ വ്യാഖ്യാതാക്കൾതാഴെ കാ ണുന്നതുപോലെയുക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷികളെപിടിച്ച ഉടനെത്തന്നെ - അവയുടെ രൂപം, വലുപ്പം, വർണം മുതലായവനോക്കി പരിചയപ്പെടുന്നതിന് മുമ്പാ അറുത്ത് കഷ്ണിച്ചു മലമേൽ കൊണ്ടുപോയി ഇട്ടേക്കുന്ന പക്ഷം, അദ്ദേഹം വിളിക്കുമ്പോൾ ഓടിവരുന്ന പക്ഷികൾ മുമ്പത്തെ പക്ഷികൾ തന്നെയാണോ, അവയിൽ വല്ലമാറ്റവും എന്നൊന്നും അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിയുകയില്ലല്ലോ. അതുകൊണ്ട് നേരത്തെത്തന്നെ അവയുമായി പരിചയപ്പെടുകയാണ് ഈ കൽപനകൊണ്ടുദ്ദേശ്യം എന്നത്രെ അത്. (8) കഴിഞ്ഞ വചനത്തിൽ മിക്കവചനങ്ങളിലും വചനത്തിന്റെ അവസാനവും അതിലെ ഉള്ളടക്കത്തെകൂടുതൽ ദൃഢപ്പെടുത്തുന്ന ഒരു സമാപന വാക്യം അല്ലാഹു പറഞ്ഞിരിക്കുന്നു اللها (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക) എന്ന ആ വാക്യം. ع َ ز ِ يز ٌ എന്നാൽ "പ്രതാപമുള്ളവൻ, വീര്യമുശക്തൻ, ബഹുമാന്യൻ' എന്നൊക്കെയാണ് വാക്കർത്ഥം. ٌ - ح َ ك ِ എന്നാൽ "അഗാധമായ -ജ്ഞാനമുള്ളവൻ, യുക്തിമാൻ, വിജ്ഞാനി, ത ത്വജ്ഞൻ' എന്നിങ്ങനെയും അർത്ഥം പറയാം. അല്ലാഹുവിന്റെ ഈ രണ്ട് ഗുണവിശേഷങ്ങളും ഇവിടെ എടുത്ത് പറഞ്ഞതിലുള്ള സൂചന ഇതാണ്: അവൻ പ്രതാപശാലിയായതുകൊണ്ട് അവൻ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പിൽ വരുത്തുവാൻ അവന് കഴിയും. അവനെ പരാജയപ്പെടുത്തുവാനോ മുടക്കം ചെയ്യാനോ ഒരു ശക്തിക്കും സാദ്ധ്യമല്ല. അവൻ അഗാധജ്ഞനായതുകൊണ്ട് ഓരോ കാര്യവും എങ്ങനെ, എപ്പോൾ വേണം നെ്നാക്കെ അവനറിയാം. അതനുസരിച്ചായിരിക്കും അവന്റെ പ്രവർത്തനങ്ങൾ. യുക്തികമായോ അന്യായമായോ അവൻ ഒന്നും പ്രവർത്തിക്കുകയില്ല. ഈ സംഭവത്തിന് ചില ആധുനിക വ്യാഖ്യാതാക്കൾ നൽകിയ ദുർവ്യാഖ്യാനങ്ങളും, അവക്ക് മറുപടിയും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് കാണിച്ചുകൊ -ടുക്കുവാനായിരുന്നു ഇബ്റാഹീം നബി (അ) അല്ലാഹുവിനോട് അപേക്ഷിച്ചത്ചൈതന്യമറ്റ് നിർജ്ജീവമായി കിടക്കുന്ന മനുഷ്യരെ ഉദ്ധരിച്ചു നന്നാക്കുന്നതെങ്ങനെയാണെന്ന് മരണമടഞ്ഞ പക്ഷികളെ ജീവിപ്പിച്ചു കാണിച്ചുകൊണ്ടാണ് ആ അപേക്ഷ അല്ലാഹു സ്വീകരിച്ചതെന്നും, ആ അപേക്ഷക്ക് ദ്ദേഹത്തെ പ്രേരിപ്പിച്ചത് മരണാനന്തര ജീവിതത്തെക്കുറിച്ചോ മറ്റോ അദ്ദേ -ഹത്തിനുണ്ടായിരുന്ന സംശയമോ, ആശയക്കുഴപ്പമോ ആയിരുന്നില്ലെന്നും മേൽ വിശദീകരിച്ചതിൽ നിന്ന് നമുക്ക് വ്യക്തമായി. എന്നാൽ, ക്വുർ-ആനിൽ നിന്ന് നിഷ്പക്ഷമായി മനസ്സി -ലാക്കാവുന്നതും, മുൻഗാമികളും പിൻഗാമികളുമായ മുസ്ലിംകൾപണ്ഡിത പാമര വ്യത്യാസം കൂടാതെപൊതുവിൽ അംഗീകരിച്ചു വരുന്ന പ്രസ്തുത യാഥാർത്ഥ്യങ്ങളെ ചില വക്ര ചിന്താഗതിക്കാരായ ആളുകൾ നിഷേധിക്കുകയും, ഈ വചനത്തിന് പ ല ദുർവ്യാഖ്യാനങ്ങളും നൽകി തൃപ്തി അടയുകയും ചെയ്യുന്നു. ക്വുർ-ആനിൽ വിവരിക്ക -പ്പെട്ട മിക്ക അസാധാരണ സംഭവങ്ങളും ഇവരുടെ ദുർവ്യാഖ്യാനത്തിന് വിധേയങ്ങളാകുന്നു. അക്കൂട്ടത്തിൽ ഒന്ന് മാത്രമാണിതും. അവരുടെ വ്യാഖ്യാനമനുസരിച്ച് സം ഭവത്തിന്റെ രൂപം ഇതാണ്: "ഇബ്റാഹീം നബി (അ) സ്വജനതയെ പല നയതന്ത്രങ്ങളും ഉപയോഗിച്ചു വളരെക്കാലം സത്യത്തിലേക്ക് ക്ഷണിച്ചു. ഫലമുണ്ടായില്ല. അഗ്നിപരീക്ഷണത്തിന് പോലും വിധേയനായി. ഒടുക്കം നിരാശനായി രാജ്യം വിട്ടു. അപ്പോഴാണ് നിർജ്ജീവമായിക്കിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാണ് നീ ജീവിപ്പിക്കുക? അതെങ്ങനെ സാധ്യമാകും? എന്ന് ചോദിച്ചത്. അപ്പോൾ നാല് പക്ഷികളെ പിടിച്ചു ഇണക്കുവാനും, ശരിക്ക് ഇണങ്ങിക്കഴിഞ്ഞശേഷം ഓരോ കുന്നുകളിന്മേൽ കൊണ്ടുപോയി വെച്ച് അവയെ വിളി -ക്കുവാനും ഉപദേശിച്ചു. മനുഷ്യരോട് ഇണക്കമില്ലാതെ, കണ്ടാൽ പറന്നുപോകുന്നവയാണ് പക്ഷികൾ. അവയെ പിടിച്ചു കുറേ ദിവസം ഇണക്കിയാൽ അവ വിളിച്ചേടത്ത് വരും. മനുഷ്യന് ഇങ്ങനെ ചെയ്യാൻ കഴിയുമെങ്കിൽ നിർജ്ജീവമായി കിടക്കുന്ന മനുഷ്യരെ ജീവിപ്പിക്കുവാൻ നിശ്ചയമായും കഴിയുമെന്ന പാഠമാണ് ഇതുമുഖേന അല്ലാഹു പഠിപ്പി -ക്കുന്നത്. ഇബ്റാഹീം (അ)-ന്നുള്ള മനസ്സമാധാനക്കുറവ് അദ്ദേഹത്തിന്റെ അധ:പതിച്ചു കിടക്കുന്ന ജനങ്ങളെക്കുറിച്ചായിരുന്നു. അവരെക്കുറിച്ച് നിരാശപ്പെടേണ്ടതില്ല എന്ന് കാണിക്കുന്ന ഒരു ഉപമയാണിത്. ഇതാണവർ ഈ സംഭവത്തിന് നൽകുന്ന രൂപത്തിന്റെ ചുരുക്കം. കേരളമുസ്ലിംകൾക്കിടയിൽ ട ഈ ദുർവ്യാഖ്യാനങ്ങൾ അൽപം ഒച്ചപ്പാടുണ്ടാക്കുകയുണ്ടായി. അമാനുഷിക ദൃഷ്ടാന്തങ്ങളെ ( الم അടിയോടെ നിഷേധിക്കാതെ തന്നെ അവയെ സാധാരണ സംഭവങ്ങളാക്കി വ്യാഖ്യാനിക്കുക പതിവാക്കിയ ചിലരിൽ നിന്നാണ് അവ ഇറക്കുമതി ചെയ്യപ്പെട്ടത്. എന്ത് അബദ്ധമായിരുന്നാലും പുതിയതൊന്ന് കൾക്കുകയോ ചെയ്യുമ്പോൾ, പിന്നാലെ കൂടുവാൻ പൂർവ്വാധികം ആളുകളെ കിട്ടുന്ന കാലമാണല്ലോ ഇത്. അതൊക്കെ "ബുദ്ധിജീവി'കളുടെ അഭിപ്രായങ്ങളാക്കി ചിത്രീകരിക്കുന്നവരും ഉണ്ടായിരിക്കും. ഇങ്ങനെയുള്ളവരെ സത്യത്തിലേക്ക് മടക്കുവാൻ ണങ്കിലും ശുദ്ധഗതിക്കാരും, സത്യാന്വേഷികളുമായ സഹോദരങ്ങൾക്ക് യഥാർത്ഥം മന -സ്സിലാക്കുവാനും, പ്രസ്തുത ദുർവ്യാഖ്യാനങ്ങളിൽ അവർ വഞ്ചിതരാകാതിരിക്കു -വാനും വേണ്ടി ഈ സംഭവം സംബന്ധിച്ച അവരുടെ ഏതാനും പ്രസ്താവനകളും അതിനുള്ള മറുപ -ടികളും ചുവടെ ചേർക്കുന്നു: (1--ാമതായി:-) (ഫസ്വുർഹുന്ന ഇലൈക') എന്ന വാക്യത്തിന് "അവയെ നീയുമായി (നല്ലപോലെ) ഇണക്കുക' എന്ന് അർത്ഥം നൽകിക്കൊണ്ട് വർ പറയുന്നു: ബൈദ്വാവീ, സമഖ്ശരീ, അബുസ്സു-ഊദ് മുതലായ പ്രധാന ക്വുർ -ആൻ വ്യാഖ്യാതാക്കളെല്ലാം കൊടുത്തിട്ടുള്ളതും, ഇമാംറാഗിബിന്റെ മുഫ്റദാത്തിലും, സാധാരണ നിഘണ്ടുക്കളിലും കൊടുത്തിട്ടുള്ളതും ഈ അർത്ഥം തന്നെയാകുന്നു. ചി ലർ അതിന് "അറുക്കുക' എന്ന് അർത്ഥം കൊടുക്കുന്നുണ്ട്. അതിന് അറബി സാഹിത്യത്തി ൽ പിൻതുണയില്ല. ആ അർത്ഥം അപരിചിതവും അസാധാരണവുമാണെന്ന് ക്വാദ്വീ-ഇയാദ്വ് പറഞ്ഞത് ഇബ്നുഹജർ "ഫത്ഹുൽബാരി'യിൽ ഉദ്ധരിച്ചിരിക്കുന്നു. അർദ്ധസ -ത്യങ്ങളും അസത്യങ്ങളും കൂടിക്കലർന്ന ഈ പ്രസ്താവനയെപ്പറ്റി സംസാരിക്കുന്നതി ന് മുമ്പ് ചില വസ്തുതകൾ അറിയുന്നത് നന്നായിരിക്കും. ഇവിടെ മാത്രമല്ല, ചിലപ്പോൾ വേറെ സന്ദർഭങ്ങളിലും അതുകൊണ്ട് സത്യാന്വേഷികൾക്ക് ഗുണം ഉണ്ടാകുന്നതുമാണ്. (1) "സ്വുർ' ( ص ُ ر ْ ) എന്ന വാക്കിന്റെ അർത്ഥം വിവരിക്കുന്ന മദ്ധ്യെ അറബി ഗ്രന്ഥങ്ങളിൽ "അമിൽ' എന്ന വാക്കും മുമ്പ് പറഞ്ഞുവല്ലോ. ഈൗ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവർ അതിന് "ഇണക്കുക' എന്ന അർത്ഥമാക്കിയിരിക്കുന്നത്. വാസ്തവത്തിൽ, മനുഷ്യരുമായി ഇണക്കമില്ലാത്ത ജന്തുക്കളെ ആ വാക്കിന്റെ അർത്ഥം. എനി, അറബിഗ്രന്ഥങ്ങളിൽ ഉപയോഗിച്ച പര്യായപദങ്ങളിൽ "ഇണക്കുക' എന്നൊരർത്ഥംകൂടി സമർത്ഥിക്കപ്പെട്ടാൽപോലും സംഭവത്തിന് ഇവർ നൽകിയ രൂപം ശരിയല്ലെന്ന് താഴെ വിവരിക്കുന്നതിൽ നിന്ന് വ്യക്തമാണ്. (2) ഒരു വാക്കിനോ വാക്യത്തിനോ അർത്ഥം വിവരിക്കുമ്പോൾ ഉദ്ദേശ്യം കൂടുതൽ വ്യക്തമാക്കുവാൻ വേണ്ടി ഏതാണ്ട് അതേ അർത്ഥത്തിലുള്ള ഒന്നിലധികം വാക്കുകളോ വാക്യങ്ങളോ അതോടുകൂടി കൂട്ടിച്ചേർത്തു പറയുക സാധാരണമാണ്. അറബിസാഹിത്യങ്ങളിൽ ഈ പതിവ് കൂടുതലുമുണ്ട്. عطف تفسير (വ്യക്തമാക്കുവാനുള്ള കൂട്ടിച്ചേർക്കൽ) എന്നാണിതിന്റെ സാങ്കേതിക നാമം. ആദ്യം ഉപയോഗിച്ച വാക്കുകളും, പിന്നീട് അതോടു ചേർത്ത് പറയപ്പെട്ട വാക്കുകളുംകൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം അപ്പോൾ വക്താവിന്റെ സാക്ഷാൽ ഉദ്ദേശ്യം മനസ്സിലാക്കുന്നത്. അവയിൽ ഏതെങ്കിലും സാക്ഷാൽ വാക്കർത്ഥമെന്ന് വെക്കുന്നത് ശരിയല്ല. (3) ഇതനുസരിച്ച് ص ُ ر ْ ("സ്വുർ' അല്ലെങ്കിൽ "സ്വിർ') എന്ന വാക്കിന് അർത്ഥം പറയുമ്പോൾ ا َ م ِ ل എന്ന പദത്തിന് പുറമെ വേറെ വല്ല പദങ്ങളും അതോട് ചേർത്തു പറയുമ്പോൾ ആ പദങ്ങളിൽ നിന്ന് മൊത്തത്തിൽ സിദ്ധിക്കുന്ന അർത്ഥമായി -രിക്കും അതിന്റെ വക്താവ് ഉദ്ദേശിച്ചിരിക്കുന്നത്. എനി, നമുക്ക് ട മേലുദ്ധരിച്ച പ്രസ്താവന ശ്രദ്ധിക്കാം. ആദ്യം ഇവർ പേരെടുത്ത് പറഞ്ഞ ആ മഹാൻമാരുടെ വാചകങ്ങൾ പരിശോധിക്കാം:- ബൈദ്വാവീ (റ)യുടെ തഫ്സീറിലെ വാചകം ഇതാണ്: إليك ) فصرهن إليك ( فأملهن واضممهن فأملهن واضممهن ഇതേ അക്ഷരങ്ങളിൽ ഇതേവാക്കുകൾ തന്നെയാണ് മബുസ്സു-ഊദ് ( റ) അദ്ദേഹത്തിന്റെ തഫ്സീറിലും, സമഖ്ശരീ (റ) അദ്ദേഹത്തിന്റെ തഫ്സീറി (കശ്ശാഫി)ലും പറഞ്ഞിരിക്കുന്നത്. أملهن എന്ന വാക്കിന് ഇക്കൂട്ടർ പറയുന്നത്പോലെ "ഇണക്കുക' എന്ന് പോലും واضممهن എന്നുകൂടി അവർ കൂട്ടിച്ചേർത്ത സ്ഥിതിക്ക് ആ അർത്ഥത്തിന് ന്യായമില്ല. പക്ഷികളെ പിടിച്ചു കുറേ ദിവസങ്ങൾ തന്നെ വേണ്ടിവരുംമലയിൽ കൊണ്ടുപോയിവെച്ചാൽ അവ വിളിച്ചേടത്ത് വരുമെന്നാണ് ആയത്തിന്റെ താൽപര്യം എന്നാണല്ലോ ഇവർ പറയുന്നത് . ا َ م ِ ل എന്ന് അതിന് അർത്ഥം പറഞ്ഞ ആ മഹാൻമാരും ഈ അർത്ഥം ഉദ്ദേശിച്ചിട്ടേ ഇല്ല. അവരുടെ വാചകങ്ങളിൽ നിന്നുതന്നെ സ്പഷ്ടമാണത്. പക്ഷികളെ പിടിക്കു -വാൻ കൽപിച്ചതിന് പുറമെ അവയെ തന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ കൂടി കൽപിച്ചതിന് കാരണമായിമേലുദ്ധരിച്ച വാക്കുകളെ മഹാൻമാർ പറ ഞ്ഞ വാചകങ്ങൾ നോക്കുക: ബൈദ്വാവീ (റ) പറയുന്നു: لتتأملها وتعرف شياتها لئلا تلتبس عليك بعد الإحياء (അവയെ ജീവിപ്പിച്ചതിനുശേഷം നിനക്ക് അവയെ തിരിച്ചറിയാതെ വരാതിരിക്കുവാൻ വേണ്ടി അവയെക്കുറിച്ചും അവയുടെ വർണക്കലർപ്പുകളെക്കുറിച്ചും നന്നാ യി പഠിച്ചു പരിചയപ്പെടുവാനാണത്.) അബുസ്സു-ഊദും (റ) അങ്ങനെത്തന്നെ പറഞ്ഞിരിക്കുന്നു. സമഖ്ശരീ (റ) ആകട്ടെ, ഈ രണ്ട് പേരെക്കാൾ ഒരുപടി മുന്നോട്ട് കടന്നു ഇങ്ങനെ പറഞ്ഞിരിക്കുന്നു: ليتأملها ويعرف أشكالها : ما معنى أمره بضمها إلى نفسه بعد أن يأخذها ؟ قلت : وهيآتها وحلاه ا ؛ لئلا تلتبس عليه بعد الإحياء ولا يتوهم أنها غير تلك فإن قلت (ആ പക്ഷികളെ പിടിച്ചതിനുശേഷം അവയെ അദ്ദേഹത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടുവരുവാൻ കൽപിച്ചതിന്റെ സാരം എന്താണെന്ന് നീ ചോദിച്ചാൽ ഞാൻ പറയുന്നു: അവയെ ജീവിപ്പിച്ചതിന് ശേഷം അവയെ അദ്ദേഹത്തിന് തിരിച്ചറിയാതെ വരാതിരിക്കുവാനും, അവ വേറെ പക്ഷികളാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കാതി -രിക്കുവാനും വേണ്ടി. അവയെക്കുറിച്ച് നന്നായി മനക്കുകയും, അവയുടെ രൂപങ്ങളും ആകൃതികളും മാതിരികളും മനസ്സിലാക്കുകയും ചെയ്യേണ്ടതിനാണത്.) ഇക്കാര്യം വേ റെ പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അപ്പോൾ, പിടിച്ചുകൊണ്ടുവന്നു കുറേകാലം പക്ഷികളെ ഇണക്കി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുക എന്നല്ല ഇവരൊന്നും ആ വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നും, പിടിച്ചുകൊണ്ടുവരുമ്പോൾ തന്നെ അവയെ പരിശോധിച്ചു അവയുടെ ആകൃതിയും പിന്നീട് അവയെ അറുത്തോ മുറിച്ചോ മലകളിൽ കൊണ്ടുപോയി വെച്ചാൽ വിളിക്കുമ്പോൾ വീണ്ടും അവ ജീ വിച്ചുവരുമെന്നാണെന്നും വ്യക്തമാണ്. സമഖ്ശരി (റ)യുടെ വാചകങ്ങളിൽ നി മ റ്റൊരു കാര്യം കൂടി മനസ്സിലാക്കാം. ആദ്യം صر എന്ന വാക്കിന്റെ അർത്ഥം പറഞ്ഞപ്പോൾ അദ്ദേഹം امل എന്നുകൂടി പറഞ്ഞെങ്കിലും പിന്നീട് "അവയെ കൂട്ടിച്ചേർക്കുവാൻ കൽ പിച്ചതിന്റെ സാരം ( معنى أمره بضمها إلى نفسه എന്നാണ് പറഞ്ഞത്. ഇവരുടെ വാദപ്രകാരം "ഇണക്കുവാൻ ( بامالتها ) കൽപിച്ചതിന്റെ സാരം' എന്ന് പറഞ്ഞില്ല. ഇതിൽ നിന്ന് "ഇണക്കലും കൂട്ടിച്ചേർക്കലും' അദ്ദേഹത്തിന്റെ അടുക്കൽ ഒന്നുതന്നെയാണെന്ന് വ്യ ക്തം. മറ്റൊരു സംഗതികൂടി: ص ُ ر ْ (സ്വുർ) എന്നും ص ِ ر ْ (സ്വിർ) എന്നും ഇവിടെ രണ്ടായാലും അർത്ഥം ഇതുതന്നെയാണെന്നും, ഈ മൂന്ന് പേരും പ്ര സ്താവിച്ചിരിക്കുന്നത് കാണാം. (അവരുടെ തഫ്സീറുകൾ നോക്കുക.) എനി, ഇമാം റാഗിബ് (റ) "മുഫ്റദാത്തിൽ' പറഞ്ഞതെന്തന്ന് നോ ക്കാം أملهن من الصور، أي صر هن ف : صرهن، أي أي : ذلك لغتان، وقال بعضهم : صرهن وقيل : قطعهن وقرئ : الميل، وقيل : صح بهن، أملهن من الصور، أي : صرهن، أي ("സ്വർഹുന്ന എന്നാൽ "അമിൽഹുന്ന' എന്നർത്ഥം. ഇത് ميل (മൈൽ) എന്ന ധാതുവിൽ നിന്നുള്ളതാണ്. قطعھن (അവയെ കഷ്ണമാക്കുക) എന്നും അർത്ഥം പറയപ്പെട്ടിട്ടുണ്ട്. "സ്വുർഹുന്ന' എന്നും ഇവിടെ വായനയുണ്ട്. ഇങ്ങനെ ഭാഷയിൽ രണ്ടും പറയാമെന്നും പറയപ്പെട്ടിരിക്കുന്നു. ചിലർ പറയുന്നു: സ്വർഹുന്ന എന്നാൽ അവയെ ഉച്ചത്തിൽ വിളിക്കുക എന്നാണെന്ന്.) ميل എന്ന വാക്കിന് "ചെരിവ്, വളവ്, തൂക്കം, തെറ്റുക, ചായ്വ്' എന്നൊക്കെ അർത്ഥം വരും. അതിൽ നിന്നുള്ള സകർമക -ക്രിയ ( متعدى യുടെ ശാസനാരൂപത്തിലുള്ള അർത്ഥമാണ് صر എന്ന വാക്കിനുള്ളത് എന്നത്രെ റാഗിബ് (റ) ചൂണ്ടിക്കാട്ടിയത്. അദ്ദേഹം ആ അർത്ഥത്തിനാണ് മുൻഗണന നൽ കിയിട്ടുള്ളതെങ്കിലും വേറെയും രണ്ടർത്ഥങ്ങൾ ഉദ്ധരിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹമാകട്ടെ, ബൈദ്വാവി, അബുസ്സു-ഊദ്, സമഖ്ശരീ (റ) തന്നെ- امل എന്ന് മാത്രം അതിന് അർത്ഥം പറഞ്ഞു മതിയാക്കിയിട്ടില്ല. മറ്റുള്ളവരാകട്ടെ, اجمعهن، اوثقهن (ഒരുമിച്ചു കൂട്ടുക, ബന്ധിക്കുക) എന്നും മറ്റും വേറെ വാക്കുകളും ഉപയോഗിച്ചിട്ടുണ്ട് -താനും. എനി, ക്വാദ്വീ-ഇയാദ്വ് (റ)ന്റെ വാചകം ഫത്ഹുൽബാരിയിൽ ഇബ് നുഹജർ (റ) ഉദ്ധരിച്ചത് പരിശോധിക്കാം. فصرهن എന്ന വാക്കിന് قطعهن (അവയെ കഷ്ണിക്കുക) എന്ന് ഇമാം ബുഖാരീ (റ) അർത്ഥം കൊടുത്തതിനെപ്പറ്റി സംസാരിക്കവെ , ഈ അർത്ഥം ഇബ്നു അബ്ബാസ് (റ)ൽ നിന്നും പല താബി-ഉകളിൽനിന്നും പല മാർഗങ്ങളിലൂടെയും ഇബ്നു ഹജർ (റ) പ്രസ്താവിക്കുന്നു. ഇബ്നു അബ്ബാസ് (റ)ൽ നിന്ന് തന്നെ വേറെ ഒരു മാർഗത്തിലൂടെ അതിന് اوثقهن ثم اذبحهن (അവയെ ബന്ധിച്ചു പിന്നീട് അറുക്കുക) എന്നുകൂടി ചൂണ്ടിക്കാട്ടിയിരിക്കു -ന്നു. അനന്തരം ആ വാക്കിലെ വായനാവ്യത്യാസങ്ങളെ വിവരിച്ചുകൊണ്ട് ഇബ്നു ഹജർ (റ) പറയുന്നു: قال ع ياض تفسير صرهن بقطهعن غريب والمعروف ان معناها املهن (ഇയാദ്വ് പറയുന്നു: صرهن എന്നതിന് قطعهن (അവയെ കഷ്ണിക്കുക) എന്ന് വ്യാഖ്യാനം കൊടുക്കുന്നത് അപൂർവമാണ്. املهن എന്നുള്ളതാണ് സുപരിചിതമായ അർത്ഥം) ക്വാദ്വീ-ഇയാദ്വ് (റ)- ഇക്കൂട്ടർ اذبحهن എന്ന അർത്ഥത്തെപ്പറ്റി ഒരക്ഷരവും ( قطعهن ) എന്ന അർത്ഥത്തെപ്പറ്റി അത് അപൂർവമാണ് ( غريب ) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. باب واذ ق َ ال ابراهيم لربه الخ – الجزء الثامن – راجع فتح الباري ) ( باب و اذ ابراهيم لربه الخ കഷ്ണിക്കുക എന്ന അർത്ഥം അപൂർവമായിട്ടെങ്കിലും അതിന് വരുന്നതിന് അദ്ദേഹത്തിന്റെ വാക്ക് തടസ്സവുമല്ല. തടസ്സമാണെങ്കിൽ തന്നെ, മറ്റു ള്ള മഹാൻമാർ ആ അഭിപ്രായം പറഞ്ഞു കാണുന്നുമില്ല. മുൻഗാമികളായ ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ ഏതുനിലക്കും അഗ്രഗണ്യനായ ഇമാം ഇബ്നുജരീർ (റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീറിൽ صرهن എന്ന വാക്കിലെ വായനാവ്യത്യാസങ്ങളെയും, അതിന്റെ അർത്ഥത്തിൽ വന്നിട്ടുള്ള امل – اضمم - قطع എന്നീ പദങ്ങളെയും, അഭിപ്രായങ്ങളെയും ഉദ്ധരിച്ചശേഷം ഇങ്ങനെ്ര പസ്താവിച്ചിരിക്കുന്നത് കാണാം: ص ُ ر ْ (സ്വുർ) എന്നുള്ളതും ص ِ ر ْ (സ്വിർ) എന്നുള്ളതും ഒരേ അർത്ഥത്തിലുള്ള രണ്ട് ഭാഷാ പ്രയോഗങ്ങളാണെന്നും, ഇവിടെ ആ രണ്ട് പ്രേ യാഗത്തിന്റെയും അർത്ഥം قطعهن (അവയെ കഷ്ണമാക്കുക) എന്നാണെന്നും اليك (നിന്നിലേക്ക്) എന്ന അവ്യയം خذ (പിടിക്കുക) എന്ന ക്രിയയോട് ബന്ധപ്പെട്ടതാണെന്നും ബസ്വറക്കാരായ പണ്ഡിതൻമാരിൽ നിന്നും ഉദ്ധരിച്ചുകൊണ്ട് നാം പറഞ്ഞ അഭിപ്രാ -യമാണ് വാസ്തവമായിരിക്കുവാൻ ഏറ്റവും അവകാശപ്പെട്ടത്. കാരണം, فصرهن എന്ന വാക്ക് "ഉ' കാരത്തിലോ "ഇ' കാരത്തിലോ ( بالضم والفتح ) വായിച്ചാലും ശരി, അതിന്റെ അർത്ഥം ഒന്നുകിൽ قطعهن (അവയെ കഷ്ണമാക്കുക) എന്നോ, اضممهن (അവയെ നിന്നിലേക്ക് കൂട്ടിച്ചേർക്കുക) എന്നോ ആയിരിക്കുമെന്നുള്ളതിൽ ക്വുർ-ആൻ വ്യാഖ്യാതാക്കൾക്ക് ഏകകണ്ഠമായ അഭിപ്രായമാണുള്ളത്.' ഇബ്നു ജരീർ (റ)ന്റെ ഈ പ്രസ്താവനയിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 1. "ഇണക്കുക' എന്ന് ഇവർ അർത്ഥം കൽപിച്ച املهن -യെക്കാൾ "കഷ്ണമാക്കുക' എന്നർത്ഥമായ قطعهن ക്കും, "കൂട്ടിച്ചേർക്കുക' എന്നർത്ഥമായ اضممهن ക്കുമാണ് അദ്ദേഹം സ്ഥാനം കൽപിച്ചിരിക്കുന്നത്. 2. صرهن ഈ രണ്ടർത്ഥങ്ങളിൽ ഒന്നാണ് അദ്ദേഹവും സ്വീകരിച്ചിരിക്കുന്നത്. 3. അദ്ദേഹത്തിന്റെ പ്രസ്താവനയനുസരിച്ച് فخذ اربعة من الطير فصرهن اليك എന്ന വാക്യത്തിന്റെ സാരം, നാല് പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് അവയെ കഷ് ണിക്കണം എന്നോ അല്ലെങ്കിൽ നാലുപക്ഷികളെ പിടിച്ചു നിന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരിക എന്നോ മാത്രമായിരിക്കും. അവയെ പിടിച്ചു ഇണക്കുക എന്നായിരിക്കുകയില്ല. ഇമാംബുഖാരീ (റ) ആകട്ടെ, കഷ്ണിക്കുക ( قطعهن ) എന്ന ഒരേ അർത്ഥമല്ലാതെ പറഞ്ഞിട്ടുമില്ല. അതാകട്ടെ, ഇബ്നു-അബ്ബാസ് (റ)ൽ നിന്നും, പല താബി-ഉകളിൽ നിന്നും നിവേദനം ഇമാം അസ്ക്വലാനീ (റ) പ്രസ്താവിച്ചിട്ടുമുണ്ട്. (2--ാമതായി:-) അവർ പറയുന്നു: "ക്വുർ-ആൻ അറബിയാണ്. ആ ഭാഷാമുറക്ക് വിരുദ്ധമായി അത് വ്യാഖ്യാനിച്ചുകൂടാ. "ഇണക്കുക' എന്ന് അല്ലാഹു പ റയുമ്പോൾ, അതിലടങ്ങിയ രഹസ്യത്തെപ്പറ്റി ചിന്തിക്കുവാനേ നമുക്ക് സ്വാതന്ത്യ്രമുള്ളൂ. ആ അർത്ഥം കൽപിക്കുമ്പോൾ ചോദ്യോത്തരങ്ങൾ തമ്മിൽ യോജിക്കുന്നില്ലെന്നാണ് അവർ (ക്വുർ-ആൻ ദൈർഘ്യം ഭയന്ന് അദ്ദേഹത്തിന്റെ അറബിമൂലം ഇവിടെ ഉദ്ധരിക്കുന്നില്ല. സംശയമുള്ളവർ അദ്ദേഹത്തിന്റെ തഫ്സീറിൽ നോക്കിക്കൊള്ളട്ടെ. അല്ലാഹുവിന്റെ നടപടി സമ്പ്രദാ യം സൂക്ഷിക്കായ്കകൊണ്ട് വന്ന തെറ്റിദ്ധാരണയാണത്. സംശയ നിവൃത്തിക്ക് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുക അല്ലാഹുവിന്റെ സമ്പ്രദായമാണ്. -രുടെ ദുശ്ശാഠ്യം മൂലം മൂസാനബി (അ) അല്ലാഹുവിനെ കാണണമെന്നാവശ്യപ്പെട്ടപ്പോൾ, മലയിലേക്ക് നോക്കാനാണല്ലോ കൽപിച്ചത്. കഴിഞ്ഞവചനത്തിൽ ആ പട്ടണം എങ്ങനെ ജീവിക്കുമെന്ന് അദ്ദേഹം സംശയം ചോദിച്ചപ്പോൾ ആ മനുഷ്യനെ മരിപ്പിച്ചു ജീവിപ്പിക്കുകയാണ് ചെയ്തത് ' ഈ പ്രസ്താവനയും തന്നെ, ഉള്ളതും ഇല്ലാത്തതും കൂടി മിശ്രമാകുന്നു. ക്വുർ-ആൻ അറബിയാണ്, ആ ഭാഷാമുറയനുസരിച്ചേ അത് വ്യാഖ്യാനിച്ചുകൂടൂ. ശരിയാണ്, തർക്കമില്ല. പക്ഷേ, صر എന്ന വാക്കിന് "ഇണക്കുക' എന്ന് മാത്രമേ അർത്ഥമുള്ളൂവെന്നും, ഇണക്കുവാൻ തന്നെയാണ് അല്ലാഹു കൽപിച്ചതെന്നും ഇവർ വാദിച്ചു വരുന്നത് അറബിഭാഷാ മുറപ്രകാരമാകുമോ? വേറെ അർത്ഥങ്ങളാ ണ് അതിനുള്ളതെന്ന് മറ്റുള്ളവർ പറയുന്നതൊന്നും ഭാഷാമുറയിൽ ല്ല? അല്ലാഹു ഇണക്കുവാൻ കൽപിച്ചെങ്കിൽ മാത്രമല്ലകഷ്ണിക്കുവാനോ, കൂട്ടിച്ചേർക്കുവാനോ, ഒരുമിച്ചു കൂട്ടുവാനോ, ബന്ധിക്കുവാനോ, ഉച്ചത്തിൽ വിളിക്കുവാനോ, അറുക്കുവാനോ ഏതിന് കൽപിച്ചാലും രഹസ്യത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. പല മ ഹാന്മാരും - ഇവരെക്കാൾ യോഗ്യരും ചിന്തകരുമായ ബഹുഭൂരിപക്ഷം ആളുകളും - ചിന്തിച്ചു മനസ്സിലാക്കിയ ചില രഹസ്യങ്ങൾ ഇതിന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയും ചെയ് തിട്ടുണ്ട്. ഇക്കൂട്ടർ തങ്ങൾക്ക് അനുകൂലമായി മുമ്പ് പേരെടുത്ത് പറഞ്ഞ മഹാൻമാരുടെ വാചകങ്ങളും നാം കണ്ടു. ഇണക്കലും ചോദ്യോത്തരങ്ങളും തമ്മിൽ ല്ലന്ന് ക്വുർ-ആൻ വ്യാഖ്യാതാക്കൾ തെറ്റിദ്ധരിച്ചിരിക്കയാണെന്നും, അല്ലാഹുവി ന്റെ നടപടി സമ്പ്രദായം അവർ സൂക്ഷിക്കാത്തതാണതിന് കാരണമെന്നും ഇവർ പറഞ്ഞത് കുറേ കടന്ന വാക്കായിപ്പോയി! അതിരിക്കട്ടെ, സംശയ നിവൃത്തിക്ക് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടൽ അല്ലാഹുവിന്റെ സമ്പ്രദായമാണെന്ന് "സൂക്ഷ്മ ചിന്തകൻമാരായ ഇവർ മാ ത്രമല്ല, ക്വുർ-ആൻ വ്യാഖ്യാതാക്കളും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, ഇവിടെയു -ള്ളത് ഇബ്റാഹീം നബി (അ)-യുടെ ഒരു സംശയത്തിനുള്ള മറുപടിയല്ലെന്നും സംശയനി -വാരണത്തിന് അത് മാത്രമല്ല മാർഗമുള്ളതെന്നും അവർക്കറിയാം. പക്ഷികളുടെ ഈ സംഭവം ഇബ്റാഹീം (അ)ന്റെ "സംശയത്തിന് നിവൃത്തി വരുത്തുവാൻ വേണ്ടി അല്ലാഹു ചൂണ്ടിക്കാട്ടി യ ഒരു "ഉദാഹരണ'മാണ് എന്നുള്ള സ്വന്തം വാദത്തെ ബലപ്പെടുത്തുവാൻ ഇവർ ചൂണ്ടിക്കാട്ടിയ ആ രണ്ട് ഉദാഹരണങ്ങളും അതിന് ശരിക്കും ഉദാഹരണം തന്നെയാണോ? ആണെങ്കിൽ തന്നെ, ഈ സംഭവവും അതിലൊന്നാണോ? ഇബ്റാഹീം (അ) അതിനപേക്ഷിച്ചത് സംശയം നിമിത്തമായിരുന്നുവോ? ഇതൊക്കെയാണിവിടെ ഇബ്റാഹീം നബി (അ)ക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുവാൻ അല്ലാ -ഹുവിന് കഴിയുമെന്നുള്ളതിൽ സംശയമോ വിശ്വാസക്കുറവോ ഇല്ല. അത് ഉറപ്പായ കാര്യമായതുകൊണ്ട് തന്നെയാണ് അതൊന്ന് കണ്ടാൽകൊള്ളാമെന്ന് അദ്ദേഹം ആഗ്രഹിച്ചതും. എന്നിരിക്കെ, സംശയനിവൃത്തിക്കുവേണ്ടി ഉപമ വിവരിച്ചു വശ്യം ഇവിടെയില്ല. ഒന്നുകിൽ അപേക്ഷ സ്വീകരിക്കുക, അല്ലെങ്കിൽ അത് നിരസിക്കു -കയും അതിന് കാരണം മനസ്സിലാക്കുകയും ചെയ്യുക. അതുമല്ലെങ്കിൽ അങ്ങനെ അപേ -ക്ഷിച്ചത് മര്യാദകേടാണെന്ന് ആക്ഷേപിക്കുക. ഇതാണ് വേണ്ടത്. അല്ലാഹുവാക -ട്ടെ, അപേക്ഷ സ്വീകപിന്നെ, സംശയനിവൃത്തിക്കപേ -ക്ഷിച്ചപ്പോൾ ഉപമ വിവരിച്ചുകൊടുത്തു മതിയാക്കിയതാണ് എന്നുള്ളതിന് ഇവർ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളെപ്പറ്റിയാണ് എനി പരിശോധിക്കുവാനു -ള്ളത്. അതിൽ ഒന്നാമത്തേത് മൂസാ നബി (അ) അല്ലാഹുവിനെ കാണുവാൻ അപേക്ഷിച്ചതാണല്ലോ. അതിനെപ്പറ്റി പറയുവാനുള്ളതും ഇതുപോലെത്തന്നെ. മൂസാ (അ) അതിനപേക്ഷിച്ചത് ഇസ്റാ-ഈല്യരുടെ ദുശ്ശാഠ്യം കൊണ്ടാണെന്ന് പറഞ്ഞത് ശരിയല്ല. ഇസ്റാ-ഈല്യർ അല്ലാ -ഹുവിനെ തങ്ങൾക്ക് പ്രത്യക്ഷത്തിൽ കാണണമെന്ന് ശഠിച്ച സംഭവവും, മൂസാ (അ) അല്ലാഹുവിനെ കാണുവാൻ ആഗ്രഹിച്ച സംഭവവും സന്ദർഭവും വെവ്വേറെത്തന്നെയാണ്. (2 :55; 4:153; 7:143 എന്നീ വചനങ്ങൾ നോക്കുക.) ഏതായാലും, അല്ലാഹുവിനെ കാണുവാൻ സാധിക്കുമോ ഇല്ലേ എന്നോ മറ്റോ ഉള്ള സംശയമല്ല മൂസാ (അ)ന്റെ ആ അപേക്ഷക്കും കാരണം. അല്ലാഹുവിന്റെ കൽപന പ്രകാരം തൗറാത്ത് ഏറ്റുവാങ്ങുവാൻ വേണ്ടി അദ്ദേഹം സീനാപർവതത്തി ൽ ചെന്നപ്പോൾ, അല്ലാഹുവിന്റെ സംസാരം നേരിൽ കേൾക്കുവാനുള്ള മഹാഭാഗ്യം സിദ്ധിച്ചപ്പോഴാണ് അദ്ദേഹം, "എന്റെ റബ്ബേ, ഞാൻ നിന്നെ ഒന്ന് നോക്കിക്കാണട്ടെ, നിന്നെ നീ എനിക്ക് കാട്ടിത്തരണേ! الخ ) എന്ന് അപേക്ഷിച്ചതെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അ-അ്റാഫ്, 143 നോക്കുക.) അല്ലാഹുവിന്റെ തിരുവചനങ്ങൾ കേട്ടാസ്വദിച്ചതിൽ നിന്നുത്ഭവിച്ച ആ അപേക്ഷക്ക് കാരണമെന്ന് ആർക്കും മനസ്സിലാക്കാം. ഒരു സംശയത്തിൽ നിന്ന് ഇസ്റാ-ഈല്യരുടെ ദുശ്ശാഠ്യം ഇവർക്കല്ലാതെ തോന്നുവാനിടയില്ല. ഏതായാലും, ആ അപേക്ഷ സ്വീകരിക്കപ്പെടുകയുണ്ടായില്ല. ഈ ലോകത്തുവെച്ച് എന്നെ കാണുവാൻ നിനക്ക് കഴിയുകയില്ലെന്ന് അറിയിക്കുകയും, ചി ല അനുഭവങ്ങൾ മുഖേന അത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയുമാണ് അല്ലാഹു ചെയ്തത് . (കൂടുതൽ വിവരം യഥാസ്ഥാനത്ത് നോക്കുക.) കേവലം ഒരു ഉപമ പറഞ്ഞുകൊടുത്തു ല്ലാഹു മതിയാക്കുകയുണ്ടായില്ല. അടുത്ത ഉദാഹരണവും നോക്കുക. കഴിഞ്ഞ വചനത്തിലെ സംഭവമാണല്ലോ ഇവർ രണ്ടാമതായി ചൂണ്ടിക്കാട്ടിയത്. അവിടെയും ഒരു സംശയം നിമിത്തമുള്ള അപേക്ഷയോ, ആ അപേക്ഷക്ക് ഒരു ഉപമ വിവരിച്ചു കൊടുത്തുകൊണ്ടുള്ള യാ കാണുന്നില്ല. ആ ഒരു പ്രവാചകനായിരിക്കുവാനാണ് ന്യായമെന്ന് നാം മുമ്പ് രാജ്യം വീണടിഞ്ഞു നശിച്ചു കിടക്കുന്നത് കണ്ടപ്പോൾ ആശ്ചര്യഭരിതനായിക്കൊണ്ട് സ്വയം പറഞ്ഞു: "ഇത്രയും നിർജ്ജീവാവസ്ഥയിലുള്ള ഈ രാജ്യം അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും? ആശ്ചര്യം തന്നെ! اللها ആ രാജ്യത്തെ അല്ലാഹു പുനരുദ്ധരിക്കുമെന്നും, അതിൽ മരണപ്പെട്ടവരെ വീണ്ടും ഒരിക്കൽ ജീവിപ്പിക്കുമെന്നും, അദ്ദേഹ -ത്തിന് അറിയാവുന്നതുകൊണ്ടുതന്നെയാണ് അല്ലാഹുവിന്റെ കഴിവിൽ അദ്ദേഹത്തിന് അത്ഭു തം തോന്നിയതും. അദ്ദേഹം വല്ല സംശയവും പ്രകടിപ്പിക്കുകയോ സംശയനിവൃത്തിക്കുവേണ്ടി അപേക്ഷിക്കുകയോ ഉണ്ടായിട്ടില്ല. എനി, സംശയം കൊണ്ടുതന്നെയാണ് ദ്ദേഹം അങ്ങനെ രണ്ടുംകൂടി ഒരു സംഭവമാക്കുവാൻ ഇക്കൂട്ടർ ഒരു പാഴ്ശ്ര മം നടത്തിയിട്ടുണ്ട്. അതിനെപ്പറ്റി 143 ന്റെ വ്യാഖ്യാനത്തിൽ വിവരിക്കാം. എന്നാലും, ഒരു ഉപമമൂലം ആ സം ശയം ദുരീകരിക്കുകയല്ല അല്ലാഹു ചെയ്തത്. അദ്ദേഹത്തെയും കഴുതയെയും മരിപ്പി ച്ചു ജീവിപ്പിച്ചു കൊടുത്തു. ഭക്ഷണ പാനീയം 100 കൊല്ലം കേടുവരാതെ കാണിച്ചും കൊണ്ട് അല്ലാഹുവിന്റെ കഴിവ് അദ്ദേഹത്തിന് അനുഭവത്തിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തത്. ഈ കാണിച്ചുകൊടുക്കലിന്റെ ലക്ഷ്യം, ആ മഹാന് മനസ്സമാധാനമോ, സംശയനിവൃത്തിയോ നൽകൽ മാത്രമായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ ആ സംഭവം ജന -ങ്ങൾക്കൊരു ദൃഷ്ടാന്തം കൂടിയായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചതെ ന്നും അല്ലാഹുതന്നെ അവിടെ വ്യക്തമാക്കിയിരിക്കുന്നു. (3--ാമതായി:) അവർ വീണ്ടും പറയുന്നു: "വാസ്തവത്തിൽ സംശയനിവൃത്തിക്ക് അഥവാ മനസ്സമാധാനത്തിന് ആവശ്യപ്പെടുന്നതാരാണെന്ന് നാം ന ല്ലപോലെ ഓർക്കേണ്ടതുണ്ട്.' (തുടർന്നുകൊണ്ട് ഇബ്റാഹീം നബിയുടെ ചില ശ്രേഷ്ഠതകളും വിശ്വാസദാർഢ്യവും വിവരിച്ചശേഷം അവർ പറയുന്നു:) "അങ്ങനെ, അഗ്നിയി -ലിട്ടു പരീക്ഷിച്ച ഘട്ടത്തിൽ പോലും യാതൊരു ചാഞ്ചല്യവുമില്ലാതെ പാറപോലെ റച്ചുനിന്ന ഒരു ഹൃദയത്തിനാണോ പുനഃരുത്ഥാന സമ്പ്രദായം അനുഭവമായി കാണാത്തതുകൊണ്ട് അസ്വാസ്ഥ്യമുണ്ടാകുന്നത്? പുനഃരുത്ഥാനം കണ്ണുകൊണ്ട് കാണ്ട് അദ്ദേഹത്തിന് മനസ്സമാധാനം ഉണ്ടായില്ലെന്നോ? അത് നമ്മെ അറിയിക്കുവാനോ ഈ സംഭവം ഇവിടെ ഉദ്ധരിച്ചത്? ആണെന്ന് വെക്കണമെങ്കിൽ വ്യക്തമായ തെളിവുകൾ വേ അദ്ദേഹം പല നയതന്ത്രങ്ങളും ഉപയോഗിച്ചു. ഫലമുണ്ടായില്ല. ഒരു മനു -ഷ്യനും ഉണർന്നില്ല. അങ്ങനെ നിരാശനായിട്ടാണ് രാജ്യം വെടിഞ്ഞത്. അപ്പോഴാണ് നാഥാ! നിർജ്ജീവമായി കിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാണ് ജീവിപ്പിക്കുക? അതെങ്ങനെ സാധ്യമാകും? എന്ന് ഈ പ്രസ്താവന വായിക്കുമ്പോൾ, ഇത് ചെറുകുട്ടികളെ വശീകരിച്ചു പാട്ടിലാക്കാനുള്ള ഒരു ചെപ്പടിവിദ്യ എന്ന് തോന്നിപോകുന്നു! സംശയം, അസ്വാസ്ഥ്യം, മനസ്സമാധാനം ആദിയായ ചില വാക്കുകൾ സ്ഥാന ത്തും അസ്ഥാനത്തും ഉപയോഗിച്ചുകൊണ്ടുള്ള ഈ പ്രസ്താവനക്ക് ബുദ്ധിയും മനസ്സാക്ഷിയുമുള്ള സത്യവിശ്വാസികൾ വില കൽപിക്കുമെന്ന് തോന്നുന്നില്ല. മരണശേഷം ജീവിപ്പിക്കുമെന്നതിൽ ഇബ്റാഹീം നബി (അ)ക്ക് സം ശയമുണ്ടായതായോ, അത് അനുഭവത്തിൽ കാണാത്തതിനാൽ അസ്വാസ്ഥ്യമുണ്ടാ -യിരുന്നുവെന്നോ ആരും പറഞ്ഞിട്ടുമില്ല, ഇല്ലാത്തതൊന്ന് കെട്ടിച്ചമച്ചുണ്ടാക്കി ഖണ്ഡിക്കുവാൻ മുതിരലും, അതിലൂടെ സ്വന്തം അഭിപ്രാ -യങ്ങൾക്ക് വഴി തുറക്കലും ഇക്കൂട്ടരുടെ ഒരു പതിവാണ്. (ഇതിന് വേറെയും ഉദാഹ -രണങ്ങളുണ്ട്.) ഇവർ എടുത്തുപറഞ്ഞ എല്ലാ യോഗ്യതകളും, പാറക്കല്ലിനെക്കാൾ ഉറച്ച ഹൃദയവും ഉള്ള ആളാണ് ആ പ്രവാചകവര്യനെന്ന് എല്ലാവർക്കും അറിയാം. (അവർ ചൂണ്ടിക്കാട്ടിയ ചില യോഗ്യതകളെപ്പറ്റി പ്രസംഗവശാൽ ഇവിടെ അവർ എണ്ണിപ്പറഞ്ഞതല്ലാതെ, യഥാർത്ഥത്തിൽ അവർക്കതിൽ വിശ്വാസമില്ലെന്ന് വ ഴിയെ കാണാം.) ആ മഹാനുഭാവന്റെ അത്രയും ഉന്നതമായ നിലപാടുകൊണ്ട് തന്നെ -യാണ് മരണപ്പെട്ടവരെ ജീവിപ്പിച്ചു കാണുവാനുള്ള ഭാഗ്യം കൂടി തനിക്കുണ്ടായാൽ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിയതും. ഒരു മുടക്കും ഉപാധിയും പറയാതെയും, വല്ല ഉപമയും വിവരിച്ചുകൊടുത്ത് മതിയാക്കാതെയും ആ ആഗ്രഹം അല്ലാ ഹു അദ്ദേഹത്തിന് സാധിപ്പിച്ചും കൊടുത്തു. ഉദാഹരണങ്ങളോ ദൃഷ്ടാന്തങ്ങളോ വി വരിച്ചുകൊടുത്തുസാധ്യത തെളിയിച്ചു കൊടുക്കൽ ഇബ് റാഹീം (അ)ന് മാത്രം സിദ്ധിച്ചതോ, സിദ്ധിക്കാവുന്നതോ ആയ കാര്യമല്ല. ക്വുർ -ആനിൽ തന്നെ ഇതിന് ധാരാളം തെളിവുകളുണ്ട്. കാട്ടിലെ പക്ഷികളെപിടിച്ചു റക്കാലം ഇണക്കി പരിചയപ്പെടുത്തിയാൽ അവയുടെ യജമാനൻ വിളിച്ചാൽ അവ വിളിച്ചേട വരും എന്നതിനെക്കാൾ വ്യക്തവും യുക്തവുമായ എത്രയോ ഉദാഹരണവും ദൃഷ്ടാന്തവും അക്കൂട്ടത്തിലുണ്ടുതാനും. അപ്പോൾ, എല്ലാവർക്കും ചൂണ്ടിക്കാട്ടിക്കൊടുത്തതുപോലെയുള്ള ഒരു ഉദാഹരണം ഇബ്റാഹീം നബി (അ)ക്കും അല്ലാഹു ചൂണ്ടിക്കാട്ടിക്കൊടുത്തുവെന്നറിയിക്കുവാനാണോ ഈ കഥ അല്ലാഹു ഇവിടെ പറഞ്ഞതെന്ന് നമുക്ക് അവരോടും ചോദിക്കാം. തെളിവുകളും, ദൃഷ്ടാന്തങ്ങളും വഴി ഒരു കാര്യത്തെക്കുറിച്ച് എത്ര തന്നെ അചഞ്ചലവും സുദൃഢവുമായ വിശ്വാസം ഉണ്ടായിരുന്നാൽപോലും, അത് അനുഭവത്തിൽ കാണുവാൻ ആഗ്രഹമുണ്ടാകലും, കണ്ണിൽകണ്ടാൽ കൂടുതൽ മനസ്സമാധാനവും സന്തോഷവും അനുഭവപ്പെടലും മനുഷ്യസഹജമായ ഒരു ഗുണമാണെന്ന് എല്ലാവർക്കും അറിയാം. കണ്ടനുഭവിക്കുന്നതിന് മുമ്പ് അതിൽ സംശയമോ അസ്വാസ്ഥ്യമോ ഉണ്ടായിരുന്നുവെന്ന് അതിനർത്ഥമില്ല. തെളിവും ദൃഷ്ടാന്തവും വഴിയുള്ള അറിവ് ഉറ -പ്പായ അറിവ് الي َ ق ِ ين )തന്നെ.-പക്ഷേ, അത് അനുഭവത്തിൽ കാണുമ്പോൾ ഉറപ്പായ അനുഭവം ( عين الي َ ق ِ ين ) ആയി ഉയരുന്നുവെന്നുമാത്രം. ഈ വചനത്തിന്റെ വിവരണത്തി ൽ സയ്യിദുറശീദുരിദ്വാ (റ)-യുടെ ഒരു പ്രസ്താവനയുടെ സാരം അറിയുന്നത് ഇവിടെ സന്ദർഭോചിതമാകുന്നു. അദ്ദേഹം പറയുകയാണ്: "ഇബ്റാഹീം (അ)ന്റെ ഈ ചോദ്യത്തിൽ നിന്ന് പുനഃരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ അദ്ദേഹം അസ്വസ്ഥനാ -യിരുന്നുവെന്ന് ചില മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നു. അസ്വാസ്ഥ്യത സംശയ -മാണല്ലോ. വല്ലാത്തൊരു വിഡ്ഢിത്തം! എത്ര വിദൂരമായ ബുദ്ധി! ബുഖാരീമുസ്ലിമിന്റെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ب ِ الش ولى ن َ ح ْ ن ُ (നാം ഇബ്റാഹീം നബിയെക്കാൾ സംശയത്തിന് അർഹരാണ്.) അതായത്, നമുക്ക് സംശയമില്ലെന്നുള്ളത് ഖണ്ഡിതമാണെന്നതുപോലെ, അദ്ദേഹത്തിനും സംശയമില്ലെന്നും നാം ഖണ്ഡിതമായി പറയുന്നു. അഥവാ അതിനെക്കാൾ ഖണ്ഡിതമായിപ്പറയുന്നു എന്ന് സാരം. എന്നാൽ, ആ വാക്കിൽ സംശയത്തിന്റെ യാതൊരു ലാഞ്ഛനയുമില്ല. പല കാര്യങ്ങളും ഉറപ്പായി വിശ്വസിക്കുകയും അതിന്റെ രൂപം എങ്ങനെയാണെന്ന് കണ്ടറിയാതിരിക്കുകയും ചെയ്യുമ്പോൾ അത് കാണുവാൻ ആഗ്രഹിക്കാത്തവരുണ്ടായിരിക്കയില്ല. നോക്കൂ, ഈ കമ്പിസന്ദേശം! നിമിഷനേരം കൊണ്ട് പൗരസ്ത്യ ദേശത്തുനിന്ന് പാശ്ചാത്യദേശത്ത് അത് എത്തുന്നുവെന്ന് അത് നിലവിലുള്ള എല്ലാ രാജ്യക്കാർക്കും അറിയാം. പക്ഷേ, അതെങ്ങനെയാണ് ഇത്രവേഗം എത്തുന്നതെന്ന് അറിയുന്നവർ കുറവായിരിക്കും. അപ്പോൾ, അതൊന്ന് കണ്ടറിയണമെ വല്ലവരും ആവശ്യപ്പെട്ടാൽ അയാൾ അതിൽ സംശയിക്കുന്നുവെന്നാണോ അർത്ഥം?!' ( ഇവരുടെ ഈ പ്രസ്താവനയിലടങ്ങിയ ഒരു ഒളിച്ചുകളി ശ്രേ ദ്ധയമാകുന്നു: അഗ്നിയിലിട്ടു പരീക്ഷിച്ചപ്പോൾപോലും ചാഞ്ചല്യമില്ലാതെ ഇബ്റാഹീം (അ ) പാറപോലെ ഉറ- കുറച്ചുകൊല്ലങ്ങൾക്കുമുമ്പ് എഴുതിയതാണ് റശീദുരിദ്വാ (റ) ഇത്. അമേരിക്കയിലെയും റഷ്യയിലെയും ചില വ്യക്തികൾക്ക് ചന്ദ്രനിൽ പോയിവരുവാൻ വേണ്ടുന്ന അറിവും സാമഗ്രികളും ഉണ്ടാക്കിക്കൊടുത്ത ശാസ്ത്രജ്ഞൻമാ ർപോലും ആ വ്യക്തികളെപ്പോലെ തങ്ങൾക്കും ചന്ദ്രനിൽ പോയിക്കണ്ടാൽ മന്ന് ആഗ്രഹമുണ്ടായാൽ അവർക്കതിൽ സംശയം ഉണ്ടെന്ന് അർത്ഥമാകുമോ? ഇവർ പറഞ്ഞുവല്ലോ. യഥാർത്ഥത്തിൽ അദ്ദേഹത്തെ അഗ്നിയിലിട്ട സംഭവത്തെത്തന്നെ നിഷേധിക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള കുറേ ദുർവ്യാഖ്യാനങ്ങളും സമർത്ഥനങ്ങളും നിരത്തിക്കാട്ടിക്കൊണ്ട് ശത്രുക്കളുടെ കോപാഗ്നിയിലാണ്യഥാർത്ഥ അഗ്നിയാലല്ല അദ്ദേഹം പരീക്ഷിക്കപ്പെട്ടതെന്ന് (സൂറത്തുൽ അൻബിയാ-ഉ് 69--ാം വചനത്തിലടങ്ങിയ വിവരണത്തിൽവെ -ച്ച്) ഇവർ തുറന്നു പറഞ്ഞത് കാണാവുന്നതാണ്. അതിരിക്കട്ടെ, പല നയതന്ത്രങ്ങൾ ഉപ -യോഗിച്ചിട്ടും ഉണരാതെ നിർജ്ജീവമായിപ്പോയ തന്റെ ജനതയെ എനി എങ്ങനെ ജീവിപ്പിക്കും (ഉദ്ധരിക്കും)? അതെങ്ങനെ സാധ്യമാകും? എന്നായിരുന്നു ഇബ്റാഹീം (അ) ചാദിച്ചതെന്ന് ഇവർ സമർത്ഥിച്ചതും ശരിയല്ലെന്ന് അല്ലാഹു പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീ വിപ്പിക്കുക എന്നാണദ്ദേഹം ചോദിച്ച വാക്ക്. എന്ന വാക്കിന് "മരണപ്പെട്ടവർ' എന്നാണർത്ഥമെന്നു "നയതന്ത്രങ്ങൾ ഉപയോഗിച്ചും ഉണരാ തെ നിർജ്ജീവമായിപ്പോയവർ' എന്നല്ല അതിന് അർത്ഥമെന്നും നാം മുകളിൽ കണ്ടു -വല്ലോ. (4--ാമതായി:) അവർ പറയുന്നു:- "മനുഷ്യരുമായി ഇണക്കമില്ലാത്ത പക്ഷികളെ -പിടിച്ച് ഇണക്കുവാനും വിളിക്കുന്നേടത്ത് വരുത്തുവാനും മനുഷ്യ ന് കഴിയുമെങ്കിൽ നിർജ്ജീവമായി കിടക്കുന്ന മനുഷ്യരെ ജീവിപ്പിക്കുവാൻ കഴിയുമെന്ന പാഠമാണ് അല്ലാഹു പഠിപ്പിക്കുന്നത്. പക്ഷികളെ പിടിക്കുവാൻ കൽപിച്ചതിൽ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഇബ്റാഹീം നബിക്കുണ്ടായിരുന്ന മനസ്സമാധാനക്കുറവ് തന്റെ ജനതയെക്കുറിച്ചായിരുന്നു. ഇവിടെ ഇത് ഉദ്ധരിച്ചതി ന്റെ ആവശ്യകത നോക്കുമ്പോഴും അത് വ്യക്തമാണ്. അധഃപതിച്ചുകിടക്കുന്ന ലോകത്തെ ഉദ്ധരിക്കുവാനാണ് നബി യെ അല്ലാഹു അയച്ചത്. അദ്ദേഹത്തിന്റെയും അനുയായികളുടെയും ത്യാഗങ്ങൾക്ക് ഫലമുണ്ടാകുമെന്ന് കാണിക്കുവാനാണ് ഈ സംഭവങ്ങൾ ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്.' (അവർ തുടരുന്നു:) "ഇബ്റാഹീം നബിയുടെ ചോദ്യത്തിന്റെയും അല്ലാഹുവിന്റെ മറുപടിയുടെയും താൽപര്യത്തെക്കുറിച്ച് ഇമാംറാസീ പന്ത്രണ്ട് അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. അതിലൊന്നാണ് നാം വിവരിച്ചത്. ഈ അഭിപ്രായം ഇമാം ക്വുർത്വുബീ അദ്ദേഹത്തിന്റെ തഫ്സീറിലും, ഇബ്നുഹജർ അസ്ക്വലാനീ "ഫത്ഹുൽബാരീ'യിലും ഉദ്ധരിച്ചിട്ടുണ്ട്. അജ്ഞാനാന്ധകാരം പിടിപെട്ടവരെക്കുറിച്ച് നിർജ്ജീവികളെന്നും, വിദ്യയും സംസ്കാരവുമുള്ളവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവർ എന്നും പറയുന്നത് അറബി സാഹിത്യത്തിൽ സാധാരണമാണെന്നതിന് "റൂഹുൽമ-ആനീ' മുതലായ ത ഫ്സീറുകളിൽ പല ഉദാഹരണങ്ങൾ കാണിച്ചിട്ടുണ്ട്. ക്വുർ-ആനിൽതന്നെ ഉദാഹരണ -ങ്ങൾ കാണാം.' ഇതെല്ലാം കേൾക്കുമ്പോൾ കഥ അറിയാത്ത സാധാരണക്കാർ അതിശയിച്ചു പോയേക്കുമെങ്കിലും വിഷയങ്ങളുടെ ഉള്ളിലേക്ക് കടന്നു നോക്കുമ്പോഴേ ഈ വാചകങ്ങളിലെ പൊള്ളത്തരവും കൃത്രിമവും മനസ്സിലാകൂ. മരിച്ചവരെ ജീവിപ്പിക്കുന്നത് നിർജ്ജീവമായ ജനങ്ങളെ ഉദ്ധരിച്ച് ബ്റാഹീം (അ) ചോദിച്ചതെന്ന തങ്ങളുടെ വാദത്തെ ന്യായീകരിക്കുവാൻ വേണ്ടി, ഇൗ സംഭവം അല്ലാഹു ഇവിടെ ഉദ്ധരിച്ചതിന്റെ ആവശ്യകത ഇവർ ചൂണ്ടിക്കാ -ട്ടിയല്ലോ. നബി -യുടെയും അനുയായികളുടെയും ത്യാഗങ്ങൾക്ക് ഫലമുണ്ടാകു -മെന്ന് കാണിക്കുവാനാണത്രെ അത്. വാസ്തവത്തിൽ ഇത് വാദത്തെ വാദംകൊണ്ടുതന്നെ ന്യായീകരിക്കവാദിയുടെ മൊഴിതന്നെ തെളിവാക്കലുമാണ്. നബി യുടെ ജനതക്ക് നബി -യെക്കുറിച്ചുള്ള പ്രധാനമായ ഒരു ആക്ഷേപം മരണാനന്തര ജീവിത -ത്തെക്കുറിച്ച് തിരുമേനി സംസാരിക്കുന്നതാണ്. ആ ജനതയാണെ -ങ്കിൽ ഇബ്റാഹീം (അ)ന്റെ സന്തതികളും അദ്ദേഹത്തെ ബഹുമാനിച്ചും ആദരിച്ചും വരുന്നവരുമാണ്. ആ നിലക്ക് തങ്ങളുടെ പിതാമഹന് മരണപ്പെട്ട വസ്തുക്കളെ അല്ലാഹു ജീവിപ്പിച്ചു കാണിച്ചുകൊടുത്ത ഒരു സംഭവം ആ ജനങ്ങളെ ഓർമിപ്പിക്കുവാനാണ് അല്ലാഹു ഇത് ഉദ്ധരിച്ചതെന്ന് വെക്കുന്നതല്ലേ കൂടുതൽ ന്യായമായിട്ടുള്ളത്? പക്ഷെ, ഈ സംഭവം ഇവിടെ ഉദ്ധരിച്ചത് എന്താവശ്യത്തിന് വേണ്ടിയാണെന്ന് അല്ലാഹു വ്യ ക്തമായി പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഓരോരുത്തർക്കും യുക്തവും ന്യായവുമായിത്തോന്നുന്ന അഭിപ്രായം സ്വീകരിക്കാമെന്നുവെച്ച് നമുക്കത് വിട്ടേക്കാം. അജ്ഞാനാന്ധകാരങ്ങളിൽ മുഴുകിയവരെപ്പറ്റി നിർജ്ജീവികളെന്നും, ഉറങ്ങിയവരെന്നും, റിവും സംസ്കാരവും ഉള്ളവരെപ്പറ്റി ജീവിച്ചിരിക്കുന്നവരെന്നും ഉണർന്നവരെന്നുമൊക്കെ സാധാരണ സാഹിത്യങ്ങളിലുംക്വുർ-ആനിൽ നമുക്കും റിയാം. പക്ഷേ, അതാണോ ഇവിടെ ഉദ്ദേശ്യമെന്നാണ് നോക്കേണ്ടത്. അതിനുമുമ്പായി റാസീ, ക്വുർത്വുബീ, അസ്ക്വലാനീ, കർത്താവായ ആലൂസീ (റ) എന്നിവരുടെ പേരുകൾ ഇവർ ചൂഷണം ചെയ്തതിനെപ്പറ്റി ഒരന്വേഷണം ത വിടുവാൻ നിവൃത്തിയില്ല. ഇബ്റാഹീം (അ) ചോദിക്കുവാനുള്ള കാരണങ്ങളെപ്പറ്റി പണ്ഡിതൻ മാർ പല വിധത്തിൽ പ്രസ്താവിച്ചുകൊണ്ട് പന്ത്രണ്ട് അഭിപ്രായങ്ങൾ ഇമാം റാസീ (റ) ഉദ്ധരിച്ചിട്ടുള്ളത് ശരിയാണ്. അവയിൽ ഒന്ന് ന്റയും ബാക്കിയുള്ളവ പലരുടെയും അഭിപ്രായങ്ങളാകുന്നു. ഇവിടെ അതൊന്നും ഉദ്ധരിച്ചു ദീർഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അവയിൽ 6-ാമത്തെ അഭിപ്രായമാണ് ഇക്കൂട്ടർ തങ്ങൾ പിൻബലമായി ചൂണ്ടിക്കാട്ടിയത്. അതിനെപ്പറ്റി റാസീ (റ) പറയുന്നത് ഇങ്ങനെ -യാണ്: "ആറാമത്തെത് "തസവ്വൂഫ്'കാരുടെ (സൂഫികളുടെ) ഭാഷയിൽ ഉള്ളതാകുന്നു. അതായത്, (ദൈവികമായ) ദർശനങ്ങളുടെയും വെളിപാടിന്റെയും പ്രകാശങ്ങളിൽ നി മറയിടപ്പെട്ട ഹൃദയങ്ങളാണ് "മരണപ്പെട്ടവർ' എന്ന വാക്കുകൊണ്ടുദ്ദേശ്യം. "ജീവിപ്പിക്കൽ' കൊണ്ടുദ്ദേശ്യം ആ വെളിപാടും ദൈവിക പ്രകാശങ്ങളും ലഭിക്കലുമാകു -ന്നു. അപ്പോൾ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തരണമെന്ന് ഇബ്റാഹീം (അ) പറഞ്ഞത് ആ വെളിപാടും ദർശനങ്ങളും തേടലാകുന്നു "നീ വിശ്വസിച്ചിട്ടില്ലേ' എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ട സാരം ഞാനത് അദൃശ്യത്തിന്റെ വിശ്വാസം വിശ്വസിച്ചിട്ടുണ്ട്, എങ്കിലും ആ വെളി -പാട് ലഭിക്കുക മുഖേന എന്റെ ഹൃദയം സമാധാനപ്പെടുവാൻ വേണ്ടിയാണ്' എന്നുമാകുന്നു. "മുതകല്ലിമു'കളുടെ (ഇസ്ലാമിക വിശ്വാസ ശാസ്ത്രജ്ഞൻമാരുടെ) അഭിപ്രായത്തിൽ , ലക്ഷ്യം മുഖേന ലഭിക്കുന്ന അറിവിൽ സംശയങ്ങളും സന്ദേഹങ്ങളും കടന്നുകൂടുവാൻ സാ ധ്യതയുണ്ട്. അതൊന്നും കടന്നുകൂടാത്ത വിധം അനിവാര്യമായ അറിവ് ( العلم الضرورى ) നൽകണമെന്ന് തേടിയതാണ് അദ്ദേഹം എന്നാകുന്നു.' ഇതാണ് റാസീ (റ)-യുടെ വാചകം. (ഇമാം റാസീ (റ)-യുടെ മൂലവാചകം ഇതാണ്: أن المراد من الموتى القلوب المحجوبة عن أنوار المكاشفات والتجلي أن المراد من الموتى القلوب المحجوبة عن أنوار المكاشفات والتجلي അഭിപ്രായക്കാരനാകുന്നു.) എനി, ഇമാംക്വുർത്വുബീയും, ഇമാം അസ്ക്വലാനീ (റ)യും പറ -ഞ്ഞത് നോക്കുക: ഇബ്റാഹീം (അ)ന്റെ അപേക്ഷക്കുള്ള കാരണങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങൾ വിവ - രിക്കുന്ന കൂട്ടത്തിൽ, അസ്ക്വലാനീ (റ)യും പറയുന്നു: "(എന്റെ ഹൃ ദയം സമാധാനമടയുവാൻ വേണ്ടി എന്ന വാക്കിലെ) "ഹൃദയം' കൊണ്ടുദ്ദേശ്യം, അദ്ദേഹത്തിന്റെ ഒന്നിച്ചുണ്ടായിരുന്ന ഒരു സ്നേഹിതനാണെന്ന് അറിവില്ലാത്ത ചിലർ പറഞ്ഞ -തായി ഇബ്നുത്തീൻ (റ) ഉദ്ധരിച്ചിരിക്കുന്നു. അതിനെക്കാൾ വിദൂരമായതാണ് ചില സൂഫികളിൽ നിന്ന് ക്വുർ-ആന് വ്യാഖ്യാതാവായ ക്വുർത്വുബീ ഉദ്ധരിച്ചത്. അതായത്, ഹൃദയങ്ങളെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം (ഇബ്റാഹീം നബി) ചോദിച്ചതെ--ന്ന്.' റൂഹുൽമ-ആനീയിൽ ആലൂസി (റ) പറഞ്ഞതാണ് എനി ബാക്കിയുള്ളത്. പല നിലക്കും വളരെ ഉപകാരപ്പെട്ടതും നല്ലതുമായ ഒരു തഫ്സീറാണ് "റൂഹു ൽമ-ആനീ'. എന്നാൽ, കുറേ "സൂഫിസം അതിൽ ഇടക്കിടെ കാണാം. മിക്ക ആയത്തുകളുടെയും വ്യാഖ്യാനങ്ങളും അവയെ സംബന്ധിച്ച ന്യായങ്ങളും വേണ്ടതുപോലെ വിവരിച്ച ശേ ഷം: ومن باب الاشارة (സൂചനാർത്ഥത്തിൽ പെട്ടത്) എന്ന തലക്കെട്ടിൽ ആ ആയത്തിന് സൂഫികൾ സ്വീകരിക്കാറുള്ള ചില ഗോപ്യാർത്ഥങ്ങൾ ഉദ്ധരിക്കുക അദ്ദേഹത്തി ന്റെ പതിവാണ്. അക്കൂട്ടത്തിൽ ഇവിടെയും ആ ശീർഷകത്തിൻ കീഴിലാണ് ഈ ഭിപ്രായം അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: "മരണ -പ്പെട്ടവർ ( الم എന്നാൽ അജ്ഞാനമാകുന്ന രോഗം കൊണ്ട് മരണമടഞ്ഞ ഹൃദയങ്ങളാകുന്നു : നീ വിശ്വസിച്ചിട്ടില്ലേ ( اولم تؤمن ) എന്നാൽ ദൃഢമായ അറിവില്ലേ എന്നാകുന്നു: എന്റെ ഹൃദയം സമാധാനിക്കുവാൻ വേണ്ടി ( ليطمئن قلبى ) എന്നാൽ നിന്റെ "അർശാ'കുന്ന ഹൃദയം എന്നാകുന്നു; നാല് പക്ഷികളെ പിടിക്കുക ( فخذ اربعة من الطير ) എന്നാൽ ശരീരമാകുന്ന കൂട്ടിലുള്ള അദൃശ്യമായ ബുദ്ധി, ഹൃദയം, മനസ്സ്, ആത്മാവ് എന്നീ പക്ഷിക -ളാകുന്നു; صرهن اليك എന്നാൽ കൂട്ടിക്കൊണ്ടു വന്നു അറുക്കുക എന്നാകുന്നു' (തുടർന്നുകൊണ്ട് അവയെ അറുക്കുന്ന രൂപങ്ങളും, മലകളുടെയും വിളിയുടെയും ഓടിവരുന്നതിന്റെയുമെല്ലാം സാരങ്ങൾ എന്താണെന്നും അതേ ഗോപ്യാർത്ഥ ശൈലിയിലൂടെ വിവരിക്കുന്നുമുണ്ട്. റാസീ, ക്വുർതുബീ, അസ്ക്വലാനീ, ആലൂസി (റ) എന്നിവരെല്ലാം തന്നെ, ആയത്തിന്റെ ശരിയായ വ്യാഖ്യാനങ്ങൾ വിവരിച്ചശേഷം പലരും പലതും പറഞ്ഞതി നെ ഉദ്ധരിച്ച കൂട്ടത്തിലാണ് ഇതൊക്കെ ഉദ്ധരിച്ചിരിക്കുന്നത്. ഇവരെല്ലാം ഈ പുതിയ വാദത്തെ അനുകൂലിക്കുന്നവരാണെന്ന് വരുത്തിത്തീർക്കുവാനുള്ള ഇക്കൂട്ടരുടെ പാഴ്ശ്രമത്തിന്റെ ഉള്ളുകള്ളി ഇപ്പോൾ ആർക്കും മനസ്സിലാക്കാവുന്നതാണ്. ആറാമതായി റാസീ (റ) ഉദ്ധരിച്ച ആ അഭിപ്രായം സൂഫികളുടെ വകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില സൂഫികളുടെ അഭിപ്രായമാണതെന്ന നിലക്കാണ് ക്വുർത്വുബീ (റ)യും ത് ഉദ്ധരിച്ചത്. അത് ഖണ്ഡിച്ചുകൊണ്ടാണ് അസ്ക്വലാനീ (റ) അത് ഉദ്ധരിച്ചതും. (സ -ത്യത്തിൽ നിന്നും വളരെ വിദൂരമായ ഒരഭിപ്രായമാണതെന്ന് അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു.) وابعد منه ما حكاه القرطبى ال مفسر عن بعض الصوفية ان سأل من ربه ان يريه كيف يحيى : ونص عباته القلوب الخ راجع فتح البارى – الجزء السادس باب قوله ونبئهم عن ضيف ابراهيم الخ ആകട്ടെ, സൂഫികളുടെ ഗോപ്യാർത്ഥങ്ങളിലാണ് അത് ഉദ്ധരിച്ചതും. ആ അർത്ഥം സ്വീകരിക്കുകയാണെങ്കിൽ അതോട് ചേർന്ന് അദ്ദേഹം ഉദ്ധരിച്ചതും അറബിഭാഷാ സാഹിത്യങ്ങളിലെവിടെയും കാണപ്പെടാത്തതുമായ (പ ക്ഷികൾ അറുക്കൽ മുതലായവയെപ്പറ്റി പ്രസ്താവിച്ച) വേറെ കുറേ അർത്ഥങ്ങളും കൂടി സ്വീകരിക്കേണ്ടതുണ്ട് -താനും. അതെല്ലാം സ്വീകരിക്കുവാൻ ഇക്കൂട്ടർ മാ? ആലോചിച്ച് നോക്കുക! തയ്യാറില്ലാത്തപക്ഷം തികച്ചും അടിസ്ഥാനരഹിതമായ ആ ഗോപ്യാർത്ഥങ്ങളിൽ നിന്ന് ഈ ഒന്നു മാത്രം സ്വീകരിച്ചതിന് യാതൊരു നീതീ കരണവുമില്ല. വാസ്തവം പറഞ്ഞാൽ "സൂഫികൾ' എന്ന പേര് കേൾക്കുമ്പോഴേക്കുതന്നെ പുച്ഛവും പരിഹാസവും തോന്നുന്ന "പുരോഗമനാശയ'ക്കാരാണിവർ എന്നാണ് വയ്പ്. പക്ഷേ, തെറ്റായ ഒരു പുത്തൻ ആശയം ബലപ്പെടുത്തുവാൻ വേണ്ടി എന്തടവും മന്ന ഒരു നയമാണ് ഇവിടെയെന്നപോലെ പലപ്പോഴും ഇവർ ഉപയോഗിച്ചു കാ ണുന്നത്. ഇത് മാന്യതക്കും പാണ്ഡിത്യത്തിനും യോജിക്കുന്നതല്ല. പ്രസ്തുത പണ്ഡിതൻമാർ അവരുടെ പതിവനുസരിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിച്ച കൂട്ടത്തിൽ ഈ അഭിപ്രായവും ഉദ്ധരിച്ചുവെന്നല്ലാതെ, ഒരാൾപോലും അതിനെ ശരിവെച്ചിട്ടില്ല. സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടുകയോ സൂച ന നൽകുകയോ ചെയ്തിരിക്കുന്നുതാനും. ഇവരിൽ ഏതെങ്കിലും ഒരാളാകട്ടെ, പ്രധാന ക്വുർ-ആൻ വ്യാഖ്യാതാക്കളിലോ ഹദീഥ് വ്യാഖ്യാതാക്കളിലോ പെട്ട മറ്റാരെങ്കിലുമാക -ട്ടെ, ഇബ്റാഹീം (അ)ന്റെ അപേക്ഷ യഥാർത്ഥത്തിൽ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്നോ, പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് അറുത്തു കഷ്ണമാക്കി മലകളിൽ കൊണ്ടുപോയി ഇണക്കി പരിശീലിപ്പിച്ചു ജീവനോടെ മലകളിൽ കൊണ്ടുപോയി കൽപിച്ചതെന്നോ, മരണപ്പെട്ട പക്ഷികളെ ജീവിപ്പിച്ചു കാണിച്ചുകൊടുക്കുകയുണ്ടായിട്ടില്ലെന്നോ പറഞ്ഞിട്ടില്ല. ഒരു വ്യാഖ്യാതാവ് മാത്രം അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിനെപ്പറ്റി താഴെ നാം സ്പർശിക്കുന്നുമുണ്ട്.) (5--ാമതായി:) അവർ തുടരുന്നു:- "ഓരോ അംശം (ജുസ്-ഉ്) ഓരോ മലയിൽ വെക്കുവാൻ പറഞ്ഞതാണ് സംശയത്തിന് മറ്റൊരു കാരണം. "ജുസ്-ഉ്' ഒന്നിന്റെ ഒരംശത്തിനും ഒരു സമൂഹത്തിന്റെ ഒരു വിഭാഗത്തിനും ഉപയോഗിക്കാറുണ്ട്. ക്വുർ-ആനിൽ 15: 44ൽ ആ മല നാലെണ്ണമായിരുന്നു; കോഴി , മയിൽ, പ്രാവ്, കാക്ക ഇങ്ങനെ നാല് പക്ഷികളെയാണ് പിടിച്ചത് എന്നെല്ലാം പറയുന്നത് കഥ -കൾ മാത്രമാണ്. ക്വുർ-ആനിൽ ഇല്ല. ക്വുർ-ആൻ പറഞ്ഞ രൂപം ശരിപ്പെടേണമെങ്കിൽ രണ്ട് മല മാത്രമുണ്ടായാലും മതി.' എന്ന വാക്കിന് "അംശം, ഭാഗം, ചിലത്, അവയവം' എന്നൊക്കെ അർത്ഥം വരാമെന്നും, ഒരു വസ്തുവിന്റെ അംശത്തിനും, ഒരു സമൂ -ഹത്തിലെ വിഭാഗത്തിനും, അത് ഉപയോഗിക്കാമെന്നും നാമും സമ്മതിക്കുന്നു. എങ്കിലും അധികവും ഉപയോഗിക്കാറുള്ളത് ഒരു വസ്തുവിന്റെ അംശം എന്ന അർത്ഥത്തിലാകുന്നു. അതാണതിന്റെ സാക്ഷാൽ അർത്ഥവും: 15: ൽ ഉള്ളതുപോലെ, ഒരു സമൂഹെ ത്ത ഒട്ടാകെ ഒരു വസ്തുവായി കണക്കാക്കിക്കൊണ്ട് അതിലെ ഒരു വിഭാഗത്തിനും ശരിയാണ്. ഈ സംഭവത്തിന് ഇവർ നൽകുന്ന ഈ പുതിയ രൂപത്തിന് യോജിക്കുന്നില്ലെന്നുള്ളത് ഒഴിവാക്കിയാൽ, അതിന് അതിന്റെ സാക്ഷാൽ അർത്ഥം തന്നെ നൽകുന്നതിന് ഒരു തടസ്ഥവും ഇവിടെ ഇല്ലതാനും. എന്നിരിക്കെ, ഈ ന്യായത്തിന് വലിയ പ്രസക്തിയൊന്നുമില്ല. പിന്നെ, മലകൾ നാലെണ്ണമാണ്, ഏഴാണ്, പക്ഷികൾ എന്നൊക്കെയുള്ള പ്രസ്താവനകൾക്ക് നാ മും വലിയ വിലയൊന്നും കൽപിക്കുന്നില്ല. ആയിരിക്കാമെന്ന് മാത്രം. എന്നാൽ, തൊക്കെ ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയോ, മുസ്ലിംകളുടെയോ പൊതു അംഗീകാര -മുള്ളതാണെന്ന് തോന്നിക്കുന്ന ചിത്രീകരണം മാന്യതക്ക് യോജിച്ചതായില്ല. ക്വു ർ-ആനിൽ പറഞ്ഞ രൂപം ശരിപ്പെടുവാൻ മല രെണ്ടണ്ണമായാലും മതി എന്നുള്ള ഗണിത തത്വത്തി -ലടങ്ങിയ രഹസ്യം ഇതാണ്: ഓരോന്നിനെ ഓരോ മലയിൽ വെക്കുവാൻ കൽപിച്ചിട്ടില്ലല്ലോ. രണ്ടും രണ്ടുമായാലോ, ഒന്നും മൂന്നുമായോ ഭാഗിച്ചു ഒരു വിഭാഗം ഒരു മല -യിലും മറ്റേത് മറ്റേ മലയിലും വെക്കാം. പക്ഷെ, അല്ലാഹു പറഞ്ഞ വാക്ക് (എല്ലാ ഓരോ മലയിലും ഓരോ "ജുസു-ഉ്' ആക്കിക്കൊള്ളുക) എന്നാണ് എന്ന വാക്കിന്റെ നേർക്ക് നേരെ അർത്ഥം നോക്കുമ്പോൾറാസീ (റ) ചൂണ്ടിക്കാ -ട്ടിയതുപോലെലോകത്തുള്ള എല്ലാ മലകളും എന്നാണ് വരുന്നത്. പക്ഷേ, അങ്ങനെ ആരും അഭിപ്രായപ്പെട്ടിട്ടില്ല. അതിന് ന്യായവുമില്ല. സാധ്യമാകുന്ന മ ലകൾ എന്നാണ് മുജാഹിദും, ദ്വഹ്ഹാക്കും (റ) പറയുന്നത്. ചുറ്റുപാടിലുള്ളവ, അല്ലെങ്കിൽ സൗകര്യപ്പെട്ടവ എന്നാണ് പൊതുവിലുള്ള അഭിപ്രായം. ഏതായാലും എണ്ണം ക്ളിപ്തമല്ലെ തീർച്ചതന്നെ. അപ്പോൾ, അദ്ദേഹത്തിന്റെ ചുറ്റുപാടിലുള്ളതും അദ്ദേഹത്തിന് സൗക -ര്യപ്പെട്ടതുമായ മലകളുടെ എണ്ണം എത്രയുണ്ടായാലും അതിലെല്ലാം വെക്കുവാൻ തക്കവണ്ണം "ജുസ്-ഉ്'കൾ ഉണ്ടായിരിക്കണം. പക്ഷികളെ അറുത്ത് കഷ്ണിക്കാതെ ഇത് സാധ്യമ -ല്ലല്ലോ. "എല്ലാ മലകളും' കൊണ്ടുദ്ദേശ്യം എത്ര എണ്ണമാണെന്ന് നിർണയിക്കുന്ന തെ ളിവില്ലാത്ത കാലത്തോളം മലകളെ രണ്ടിലോ നാലിലോ ഒതുക്കി നിറുത്തുവാൻ നിവൃത്തിയില്ല. (6--ാമതായി:) അവർ തുടർന്ന് പറയുന്നു:- "പക്ഷികളെ അറുത്തിട്ട് (അവ) ജീവിച്ച് എന്ന വ്യാഖ്യാനത്തെ ഹിജ്റഃ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധ ക്വു ർ-ആൻ വ്യാഖ്യാതാവായ ഇമാം അബൂ മുസ്ലിം ശക്തിയായി എതിർത്തിട്ടുണ്ട്. ഇമാം റാസീ മുതലായവർ അത് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.' അതെ, അബൂ മുസ്ലിം ഇസ്വ്ഫഹാനീ (റ) പ്രസിദ്ധനായ ഒരു ക്വുർ-ആൻ വ്യാഖ്യാതാവുതന്നെ. അതേ സ മയത്ത് അദ്ദേഹത്തിന് മറ്റാരും സ്വീകരിക്കാത്ത ചില സ്വന്തം അഭിപ്രായങ്ങളുള്ളതും, ചില തൽപര കക്ഷികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം അവ ഖണ്ഡിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുള്ളതും പ്രസിദ്ധമാകുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ജീവിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം ശരിയായിക്കൊള്ളണമെന്നില്ലല്ലോ. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച പണ്ഡിതൻമാരുടെ അഭിപ്രായം പോലും തെളിവുകൾക്ക് നിരക്കാത്തപക്ഷം സ്വീകാര്യമല്ല. ഇമാം റാസീ (റ) പോലുള്ളവർ അദ്ദേഹത്തിന്റെ അഭിപ്രായം ഉദ്ധരിച്ചിട്ടു -െണ്ടന്ന് പറയുമ്പോൾ, അവരെല്ലാം ആ അഭിപ്രായം ശരിവെച്ചുവെന്നാണ് ഇവർ ധ്വനിപ്പിക്കു -ന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ചില ആധുനിക പ്രിയൻമാരല്ലാത്ത പണ്ഡിതൻമാരാരും അത് ശരിവെച്ചിട്ടില്ല. റാസീ (റ) അടക്കം ആ അഭിപ്രായം ഉദ്ധരിച്ചവർ അതിനെ ഖണ്ഡിക്കുവാൻ വേണ്ടി ഉദ്ധരിച്ചതാണ് താനും. ഇവരുടെ പല പ്രസ്താവനകളും സന്ദർഭവശാൽ നാം ഇവിടെ ഉദ്ധരിച്ചതുകൊണ്ട് നാം അവയൊക്കെ ശരിവെച്ചുവെന്ന് ആരെങ്കിലും ധരിക്കുമോ?! അങ്ങനെ വ ല്ലവരും ധരിപ്പിക്കുന്നപക്ഷം അത് വഞ്ചനയല്ലാതെ മറ്റെന്താണ്?! ഇവർ ഉദ്ധരിച്ച അബൂമുസ്ലിമിന്റെ പ്രസ്താവനയെപ്പറ്റി ഇവർ ത ന്നെ അംഗീകരിക്കുന്ന പ്രധാന ക്വുർ-ആൻ വ്യാഖ്യാതാക്കൾ പറയുന്നതെന്താണെന്ന്േ നാക്കുക. അതിനെപ്പറ്റി റാസീ (റ)-യുടെ പ്രതികരണം ഇതാണ്: "ഈ ആയത്തിന്റെ താൽപര്യം ആ പക്ഷികളെ കഷ്ണിക്കണമെന്നാണെന്നും, അവയുടെ അവയവങ്ങളും മാംസങ്ങളും (അ) മുറിച്ചു കഷ്ണിച്ചു കൂ അബൂമുസ്ലിം അല്ലാത്ത ക്വുർ-ആൻ വ്യാഖ്യാതാക്കൾ ഏകോപിച്ചിരിക്കുന്നു. അബൂ മുസ്ലിം ഇത് നിഷേധിച്ചിരിക്കയാണ്' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അബൂമുസ്ലിമിന്റെ അഭിപ്രായങ്ങളും ന്യായങ്ങളും ഉദ്ധരിക്കുകയും, പിന്നീട് പല കാരണങ്ങളും എടുത്തുകാട്ടി അവയെ ഖണ്ഡിക്കുകയും ചെയ്തിരിക്കുകയാണ്. ആലൂസി (റ) തങ്ങളുടെ നുകൂലികളിൽപെട്ട ഒരു വ്യാഖ്യാതാവാക്കുവാൻ ഇവർ ശ്രമിച്ചിട്ടുണ്ടല്ലോ - അൽപം രൂക്ഷമായ ഭാഷയിലാണ് അതിനെപ്പറ്റി സംസാരിക്കുന്നത്. അബൂമുസ്ലി -മിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറയുകയാണ്: "ഇത് മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായത്തിന് എതിരാണെന്ന് പറയേണ്ടതില്ല. ഒരു തരം പിച്ച് വാക്കുകളാണത്. മതബോധമുള്ളവർ അതിലേക്ക് ചായുകയില്ല. ശരിയായ ഹദീഥുകളുടെയും (മുൻഗാമികളിൽ നിന്നുള്ള) ഉദ്ധരണികളുടെയും പിൻബലത്തോടുകൂടി ആയത്തിൽ നിന്ന് വ്യക്തമാകുന്ന അർത്ഥത്തിൽ നിന്നുള്ള വ്യതിയാനവുമാകുന്നു.' (7--ാമതായി:) ചില ക്വുർ-ആൻ ഭാഷ്യങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ഇവയിലെല്ലാം صر هن എന്ന വാക്കിന്) "ഇണക്കുക' എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത് എന്ന് ഇവർ പ്രസ്താവിക്കുന്നു. ഇത് കണ്ടാൽ തോന്നും صر -എന്ന വാക്കിന് "ഇണക്കുക' എന്ന അർത്ഥം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ, ഇവരുടെ ഈ ദുർവ്യാഖ്യാനങ്ങളെല്ലാം സത്യസമ്പൂർണമായിത്തീരുമെന്നും, ക്വുർ-ആൻ വ്യാഖ്യാതാക്കൾ ആ അർത്ഥം അവരത് കൽപിച്ചുകൂട്ടി വ ഇവർ മാത്രമാണത് കണ്ടുപിടിച്ചത് എന്നുമൊക്കെ. ഒരു ന്റ അർത്ഥോദ്ദേശ്യങ്ങൾ വിവരിക്കുന്നതിന് പലരും വ്യത്യസ്തങ്ങളായ വാക്കുകളായിരിക്കും അവരവരുടെ ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുക. നിഘണ്ടുക്കളിലാകട്ടെ, രേ വാക്കിന് ഒന്നിലധികം അർത്ഥങ്ങളും പറഞ്ഞിരിക്കും. അക്കൂട്ടത്തിൽ صر എന്ന വാക്കിന് "ഇണക്കുക' എന്ന അർത്ഥം പറയാവുന്ന വല്ല വാക്കുകളും അവർ ഉപയോഗിച്ചിരിക്കുവാനും സാദ്ധ്യതയുണ്ട്. എന്നുവെച്ച് ആ ഒരേ അർത്ഥമാണ് ഇവിടെ ശരിയായതെന്നും, മറ്റുള്ളതൊന്നും ശരിയല്ലെന്നും കൽപിക്കുവാനും നിവൃത്തിയില്ല. അതേ സമയത്ത് -ഇണക്കുക എന്ന് ആ വാക്കിന് അർത്ഥം വരാമെങ്കിൽ ഇവിടെ ഉദ്ദേശ്യമെന്നും, മേ ൽ വിവരിച്ച പ്രകാരമാണ് അതിന്റെ അർത്ഥമെന്നും ഇവർ തന്നെ സമ്മതിക്കുന്ന പല മഹാൻമാരും വ്യക്തമാക്കിയത് നാം കണ്ടുവല്ലോ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ എതിർപ്പിന്റെ മർമം സ്ഥിതിചെയ്യുന്നത് "ഇണക്ക'ത്തിന്റെ കാര്യത്തിലല്ല. സത്യത്തോടും നേർക്കുനേരെയുള്ള വ്യാഖ്യാനത്തോ ടും കാണിക്കപ്പെടുന്ന "പിണക്ക'ത്തിലാണ് പ്രധാനമായും നമുക്ക് എതിർപ്പുള്ളത്. ക്വുർ-ആന്റെ വ്യക്തമായ താൽപര്യങ്ങൾക്കും, ക്വുർ-ആൻ വ്യാഖ്യാതാക്ക -ളടക്കം പൊതുവെ മുസ്ലിം പണ്ഡിതൻമാരുടെ ഏകകണ്ഠമായ പ്രസ്താവനകൾക്കും വിരുദ്ധമായ ഇത്തരം ദുർവ്യാഖ്യാനങ്ങളെപ്പറ്റി സത്യാന്വേഷികളായ സ ഈ വിഷയത്തിൽ ഇത്രയും സംസാരിക്കേണ്ടി വന്നതാണ്. അല്ലാഹു നമുക്കെല്ലാവർക്കും സൽബുദ്ധിയും, സത്യം മനസ്സിലാക്കുവാനും സ്വീകരിക്കുവാനുമുള്ള തൗഫീക്വും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
2:261

مَّثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ فِي سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتۡ سَبۡعَ سَنَابِلَ فِي كُلِّ سُنۢبُلَةٖ مِّاْئَةُ حَبَّةٖۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ

(261) അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നവരുടെ ഉപമ, എല്ലാ (ഓരോ) കതിരിലും നൂറ് ധാന്യമണിളയുള്ളതായ ഏഴുകതിരുകൾ ഉൽപ്പാദിപ്പിക്കുന്ന ഒരുധാന്യമണിയുടെ മാതിരിയാകുന്നു. അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടി(-പ്പടി)-യായി കൊടുക്കുകയും ചെയ്യും. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു. (261) ُഠا യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം അവർ ചിലവഴിക്കുന്നു തങ്ങളുടെ സ്വത്തുക്കളെ മാർഗത്തിൽ ِ َّ اللها അല്ലാഹുവിന്റെ ഒരു ധാന്യമണിയുടെ മാതിരിയാണ് അത് ഉൽപാദിപ്പിച്ചു ഏഴ് കതിരു (കുല)-കളെ എല്ലാ കതിരിലുമുണ്ട് നൂറ് ധാന്യമണി ُ َّ اللها َ و അല്ലാഹു ഇരട്ടി(-പ്പടി)-യായി കൊടുക്കുകയും ചെയ്യും അവൻ ഉദ്ദേശിക്കുന്നവർക്ക് ُ َّ اللها അല്ലാഹു വിശാലനുമാകുന്നു ٌ - ع َ ل ِ (എല്ലാം) അറിയുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചിലവഴിക്കുന്നതിന്റെ പ്രാധാന്യവും, ധനം ചെലവഴിക്കുന്നതിൽ അറിഞ്ഞിരിക്കേണ്ടുന്ന പല കാര്യങ്ങളും വിവരിച്ചുകൊണ്ടുള്ളതാണ് ഈ വചനവും തുടർന്നുള്ള ഏതാനും വചനങ്ങളും. അല്ലാഹുവിന്റെ മാ ർഗം اللها ) കൊണ്ടുദ്ദേശ്യം അവൻ തൃപ്തിപ്പെടുന്ന എല്ലാ നല്ല വിഷയങ്ങളുമാകുന്നു. അതിൽ മുൻപന്തിയിൽ നിലകൊള്ളുന്നതാണ് "ജിഹാദ്' -അഥവാ ഇസ്ലാമിലെ ധർമ സമരം. നന്മകൾക്ക് ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്നും, തിന്മകൾക്ക് അതേ അളവിൽ മാത്രമേ പ്രതിഫലം നൽകപ്പെടുകയുള്ളൂവെന്നും (സൂ: അൻ-ആം, 160 ൽ) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുനൂറ് ഇരട്ടിവരെ പ്രതിഫലം നൽകുമെന്നും, അത്രയു -മല്ല, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികം പ്രതിഫലം നൽകുന്നതിലും പിശുക്കോ, വിഷമമോ ഇല്ലാത്തവനാണ് അവൻ എന്നും, ആർക്കെല്ലാമാണ് കൂടുതൽ നൽകേണ്ടതെന്നും, ഏതിനൊക്കെയാണ് അധികം നൽകേണ്ടതെന്നുമൊക്കെ അവന്നറിയാമെന്നും ഓർമിപ്പിക്കുകയും ചെയ്യുന്നു. എഴുനൂറിരട്ടി പ്രതിഫലം നൽകുമെന്ന് പറയാതെ, നൂറുമണി -വീതമുള്ള ഏഴുകതിർ ഉൽപാദിപ്പിക്കുന്ന -ധാന്യം പോലെ എന്ന് പറഞ്ഞത് ശ്രദ്ധേയമാകു -ന്നു. ചിലവഴിക്കുന്ന ധനത്തിന്റെ പരിശുദ്ധി, വിഷയത്തിന്റെ പ്രാധാന്യം, ചിലവഴിക്കു -ന്നവന്റെ ഉദ്ദേശ്യലക്ഷ്യം ആതിയായവ അനുസരിച്ചും ചെലവഴിച്ചതിന്റെ ഫലമായുണ്ടാകു ന്ന നന്മകളുടെ തോതനുസരിച്ചുമായിരിക്കും ആ വർദ്ധനവ് എന്നുള്ള സൂചനയാണിതി -ലുള്ളത്. വിത്തിന്റെ ഗുണം, വെള്ളവും വളവും ലഭിക്കുന്ന തോത് എന്നിവയ -നുസരിച്ചാണല്ലോ ചെടിയുടെ വളർച്ചയും വിളവും ഉണ്ടാകുക. ധനം ചിലവഴി -ക്കുന്നത് മാത്രമല്ല, എല്ലാ സൽക്കർമങ്ങളുടെയും സ്ഥിതി ഇത് തന്നെ. ഈ വസ്തുത നബി വച -നങ്ങളിൽ കൂടുതൽ വ്യക്തമാക്കപ്പെട്ടു കാണാം. നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഒരാൾ പരിശുദ്ധമാ യ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കസമാനമായ വല്ലതും ധർമം ചെയ്താൽപരിശുദ്ധമായതല്ലാതെ അല്ലാഹു അതവന്റെ വലങ്കൈ കൊണ്ട് (സസന്തോഷം) സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാൾ തന്റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളർത്തുന്നതുപോലെ അതിന്റെ ആൾക്കുവേണ്ടി അവൻ അതിനെ വളർത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മലപോലെ ആയിത്തീരും.' (ബു; മു ഒരാൾ ഒരു മൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി -യോട് പറഞ്ഞു: "റസൂലേ, ഇത് അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ളതാണ്.' അപ്പോൾ, തിരുമേനി പറഞ്ഞു: "അതിന് പകരം തനിക്ക് ക്വിയാമത്തുനാളിൽ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.' (അ; മു; ന മറ്റൊരു നബി വചനത്തിന്റെ സാരം ഇതാണ്: "മനുഷ്യന്റെ എല്ലാ (നല്ല) കർമങ്ങൾക്കും ഒരു നന്മക്ക് തിന്റെ പത്തത്ര കണ്ടായിരിക്കും. അങ്ങനെ, എഴുനൂറിരട്ടിവരെ ഉണ്ടായിരിക്കും. അല്ലാഹു പറയുന്നു: നോമ്പൊഴികെ -അതെനിക്കുള്ളതാണ് -ഞാനത്രെ അതിന് പ്രതിഫ ലം കൊടുക്കുക. അവൻ എന്റെ കാരണത്താൽ അവന്റെ ദേഹേച്ഛയും ഭക്ഷണവും (ബു; മു.)
2:262–264

ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ فِي سَبِيلِ ٱللَّهِ ثُمَّ لَا يُتۡبِعُونَ مَآ أَنفَقُواْ مَنّٗا وَلَآ أَذٗى لَّهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

۞قَوۡلٞ مَّعۡرُوفٞ وَمَغۡفِرَةٌ خَيۡرٞ مِّن صَدَقَةٖ يَتۡبَعُهَآ أَذٗىۗ وَٱللَّهُ غَنِيٌّ حَلِيمٞ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُبۡطِلُواْ صَدَقَٰتِكُم بِٱلۡمَنِّ وَٱلۡأَذَىٰ كَٱلَّذِي يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ فَمَثَلُهُۥ كَمَثَلِ صَفۡوَانٍ عَلَيۡهِ تُرَابٞ فَأَصَابَهُۥ وَابِلٞ فَتَرَكَهُۥ صَلۡدٗاۖ لَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّمَّا كَسَبُواْۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ

(262) യാതൊരു കൂട്ടർ തങ്ങളുടെ സ്വത്തുക്കൾ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുകയും, പിന്നീട് തങ്ങൾ ചെലവഴിച്ചതിനെത്തുടർന്ന് ഉപകാരം എടുത്തു പറയുകയാകട്ടെ, ദ്രോഹിക്കുകയാകട്ടെ ചെയ്യാതിരിക്കുകയും ചെയ്യുന്നുവോ, അവർക്ക് തങ്ങളുടെ റബ്ബിന്റെ അടുക്കൽ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും. അവരുടെ മേൽ യാതൊരു ഭയവുമില്ല. അവർ വ്യസനപ്പെടുകയുമില്ല. (263) (നല്ല) മര്യാദപ്പെട്ട വല്ല വാക്കും, പൊറുത്തു കൊടുക്കലും, ദ്രോഹം തുടർന്ന് വരുന്നതായ ധർമത്തെക്കാൾ ഉത്തമമായതാകുന്നു. അല്ലാഹുവാകട്ടെ, (പരാശ്രയം വേണ്ടാത്ത) ധന്യനും സഹനശീലനുമാണ്. (264) ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധർമ- നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാൽ, അവന്റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരു മിനുസപ്പാറയുടെ മാതിരിയാകുന്നു; എന്നിട്ട് അതിന് ഒരു കനത്ത മഴ ബാധിച്ചു, അതതിനെ ഉറച്ചു മിനുത്ത നിലയിൽ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവർ ചെയ്തുവെച്ചതിൽ യാതൊന്നിനും ധ യാതൊന്നും അനുഭവിക്കുവാൻ പ അവർക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സൻമാർഗത്തിലാക്കുകയുമില്ല. (262) ّ َ ِ ين َഠا യാതൊരു കൂട്ടർ അവർ ചെലവഴിക്കും തങ്ങളുടെ സ്വത്തുക്കളെ, ധനത്തെ اللها അല്ലാഹുവിന്റെ മാർഗത്തിൽ പിന്നെ അവർ തുടർന്ന് ചെയ്കയില്ല അവർ ചിലവഴിച്ചതിനെ (തുടർന്ന്) م َ ن ّ ً ا ഉപകാരം എടുത്ത് പറയൽ ദ്രോഹവും (ഉപദ്രവവും) ഇല്ല ْ ُ ഡ ل َ അവർക്കുണ്ട് അവരുടെ പ്രതിഫലം അവരുടെ റബ്ബിന്റെ അടുക്കൽ യാതൊരു ഭയവുമില്ല അവരുടെ മേൽ, അവർക്ക് അവർ വ്യസനപ്പെടുകയുമില്ല (263) മര്യാദപ്പെട്ട (സദാചാരമായ) ഒരു വാക്ക് (വല്ല വാക്കും) (-വല്ല) പൊറുത്തുകൊടുക്കലും خ َ ير ْ ٌ ഉത്തമമാണ് ഒരു ധർമത്തെക്കാൾ അതിനെത്തുടർന്നുണ്ടാകും ى ً ذ َ أ ഉപദ്രവം ُ َّ اللها َ و അല്ലാഹു ധന്യനാണ്, അനാശ്രയനാകുന്നു ٌ - ح َ ل ِ സുശീലനാകുന്നു (264) َഠآم َ ن ُ وا ا വിശ്വസിച്ചവരേ നിങ്ങൾ നിഷ്ഫലമാക്കരുത് നിങ്ങളുടെ (ദാന) ധർമങ്ങളെ ഉപകാരം എടുത്തു പറയൽ കൊണ്ട് و َ الأذ َ ى ദ്രോഹവും ي ِ َ ّഠي ചിലവഴിക്കുന്നവനെപ്പോലെ ُ ا തന്റെ ധനത്തെ الن മനുഷ്യരെ കാണിക്കുവാൻ (മാനം നേടാൻ) അവൻ വിശ്വസിക്ക- َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും എന്നാൽ അവന്റെ ഉപമ ഒരു മിനുസപ്പാറമാതിരിയാണ് അതിൽമേൽ മണ്ണുണ്ട് എന്നിട്ട് അതിന് ബാധിച്ചു و َ اب ِ ل ٌ ഒരു പേമാരി എന്നിട്ടത് അതിനെ വിട്ടേച്ചു (ബാക്കിയാക്കി വിട്ടു) ا ً ْ ص َ ഉറച്ചതായി, ഉറച്ചു മിനുത്തുകൊണ്ട് അവർക്ക് കഴിയുകയില്ല യാതൊന്നിനും -അവർ സമ്പാദിച്ചു (ചെയ്തു) വെച്ചതിൽ (പെട്ട) ُ َّ اللها അല്ലാഹു സൻമാർഗത്തിലാക്കുകയുമില്ല അവിശ്വാസികളായ ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ - സൽക്കാര്യങ്ങളിൽധനം ചിലവഴിക്കുന്നവർ അവശ്യം മനസ്സിലാക്കേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു സത്യവിശ്വാസികെ ള ഉപദേശിക്കുന്നു. ദാനധർമങ്ങൾ ഫലശൂന്യമാക്കിത്തീർക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാൻ കൽപിക്കുകയും ചെയ്യുന്നു. (1) ചെയ്ത ഉപകാരം എടുത്തുപറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക ദുരഭിമാനവും സൽപേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിന് പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവർക്കാകട്ടെ, അവരുടെ അന്തസ്സിനും മാന -ത്തിനും ഇത് ക്ഷതം ഏൽപിക്കുകയും ചെയ്യും. (2) ഉപകാരം ചെയ്യപ്പെട്ട ആൾക്ക് ഉപദ്രവവും സ്വൈര്യക്കേടും വരുത്തുക ( الاذى ) ചെയ്ത ഉപകാരത്തിന്റെ പേരിൽ നന്ദിയും, കൂറും പുലർത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള നിന്നും അവൻ തന്നോട് കടപ്പെട്ടവനാണെന്ന ദുർവിചാരത്തിൽ നിന്നുമാണ് ഇതിന്റെ ഉത്ഭവം. (3) അന്യരെ കാണിക്കുവാനും, അവർ കണ്ടാൽ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവർത്തിക്കുക ( الرياء ജനമദ്ധ്യെ പേരും കീർത്തിയും നേടുകയാണിതിന്റെ ലക്ഷ്യം. ഈ മൂന്ന് കാര്യങ്ങളും ദാനധർമങ്ങളെ നിഷ്ഫലമാക്കുമെന്നും, വയിൽ നിന്ന് സുരക്ഷിതമാകുകയും, അല്ലാഹുവിന്റെ മാർഗത്തിലായിരിക്കുകയും ചെയ്തെങ്കിലേ അവ പ്രതിഫലം അർഹിക്കുകയുള്ളൂവെന്നും, അങ്ങനെയുള്ള ധനവ്യയങ്ങൾക്ക് ല്ലാഹു വമ്പിച്ച ഫലം അല്ലാഹു അറിയിക്കുന്നു. പ്രകാരം ചെയ്യപ്പെടുന്ന നല്ല കർമങ്ങൾക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേ രിട്ടോ അവ പാഴായിപ്പോകുമെന്ന ഭയം വേണ്ടാ, ചിലവഴിച്ചതിനെപ്പറ്റി ഭാവിയിൽ ഒരിക്കലും വ്യസനപ്പെടേണ്ടി വരുകയുമില്ല എന്ന് വാഗ്ദാനവും ചെയ്തിരിക്കു -ന്നു. ദാനധർമങ്ങൾ ചെയ്യുന്നതിനെത്തുടർന്ന് വല്ല ഉപദ്രവമോ സ്വൈര്യ -ക്കേടാ ഉണ്ടാകുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതാ -യാലും അടുക്കൽ അതിനെക്കാൾ ഭേദം ആ ദാനധർമങ്ങൾ ചെയ്യാ -തിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെ പെരുമാറലുമാണ് അതിനെക്കാൾ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെ വച -നത്തിലെ ആശയങ്ങൾ. ജനങ്ങളുടെ ദാനധർമങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല ; അതിന്റെ ഗുണം അവർക്കു തന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്ന കാര്യങ്ങൾ അവർ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരിൽ തൽക്കാലം നടപടിയൊന്നും എടുസഹനം കൊണ്ടാണ് എന്നൊക്കെയുള്ള സൂചനകളാണ് "അല്ലാഹു ധന്യനും സഹനശീലനുമാകുന്നു ( -لح ىنغ ّ اللهاو എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തുപറഞ്ഞും, ഉപദ്രവവും സ്വൈര്യക്കേടും ഉണ്ടാക്കിയും ദാനധർമങ്ങളെ നിഷ്ഫലമാക്കരുതെന്നും, അല്ലാഹു -വിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യെ പേരിനും പെരുമക്കും വേണ്ടി ധനം ചിലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികൾക്ക് യോജിച്ചത -ല്ലെന്നും ഉദാഹരണസഹിതം മൂന്നാമത്തെ വചനത്തിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറ പ്പും മിനുസവുമുള്ള ഒരു പാറക്കല്ലിൻമേൽ കുറച്ച് മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മ ഴ തട്ടിയാൽ ആ മണ്ണ് അവിടെ പിന്നെ ഒട്ടും ബാക്കിയാവുകയില്ലല്ലോ. അതുപോലെയാണ് അങ്ങനെയുള്ളവരുടെ കർമങ്ങൾ. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവർക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം. യാതൊരു പ്രതിഫലമോ നന്ദിയോ ഉദ്ദേശിക്കാതെ അല്ലാഹുവിന്റെ പ്രീതിയെ മോഹിച്ചും, അവന്റെ ശിക്ഷയിൽ നിന്ന് ഒഴിവാകുവാൻ ഉദ്ദേശിച്ചും കൊണ്ട് സാധുക്കൾക്ക് അന്നദാനം ചെയ്യുന്ന സജ്ജനങ്ങൾക്ക് ലഭിക്കുന്ന മഹത്തായ അനുഗ്രഹങ്ങളെപ്പറ്റി സൂറത്തുദ്ദഹ്റിൽ (സൂ: ഇൻസാനിൽ) അല്ലാഹു വിസ്തരിച്ചു വിവരിച്ചിരിക്കുന്നത് കാണാം. നബി ഇപ്രകാരം പറഞ്ഞതായി അബൂദർറ് (റ) പ്രസ്താവിക്കുന്നു. മൂന്ന് കൂട്ടരുണ്ട്: ക്വിയാമത്ത് നാളിൽ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക് നോക്കുകയുമില്ല; അവരെ സംസ്കരിക്കുകയുമില്ല. അവ ർക്ക് വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി ടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നവനും, (അന്തസ്സിനുവേണ്ടി) വസ്ത്രം നിലത്തടിക്കു -ന്നവനും, കള്ള സത്യം മുഖേന ചരക്ക് വിറ്റഴിക്കുന്നവനും' (മു.) ധനം ചിലവഴിക്കുന്നവരുടെ ലക്ഷ്യം എന്തായിരിക്കണമെന്നും തുടർന്ന് വിവരിക്കുന്നു:-
2:265

وَمَثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمُ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ وَتَثۡبِيتٗا مِّنۡ أَنفُسِهِمۡ كَمَثَلِ جَنَّةِۭ بِرَبۡوَةٍ أَصَابَهَا وَابِلٞ فَـَٔاتَتۡ أُكُلَهَا ضِعۡفَيۡنِ فَإِن لَّمۡ يُصِبۡهَا وَابِلٞ فَطَلّٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ

(265) അല്ലാഹുവിന്റെ പ്രീതിയെ തേടിയും, തങ്ങളുടെ ആത്മാക്കളിൽ (മനസ്സുകളിൽ) നിന്നുള്ള ദൃഢീകരണമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയാകട്ടെ, ഒരു മേടുപ്രദേശത്തുള്ള ഒരു തോട്ടത്തിന്റെ മാതിരിയാകുന്നു: അതിന് ഒരു കനത്ത മഴ കിട്ടി; എന്നിട്ട് അത് അതിന്റെ കനി രണ്ടിരട്ടിയായി നൽകി ധ --ഇങ്ങനെയുള്ള ഒരു തോട്ടത്തിന്റെ മാതിരി പ . എനി, അതിന് കനത്ത മഴ കിട്ടിയില്ലെങ്കിൽ, ഒരു ചാറൽ മഴ (മതിയാകും). അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (265) ഉപമയാകട്ടെ ّ َ ِ ين َഠي ചിലവഴിക്കുന്നവരുടെ തങ്ങളുടെ സ്വത്തുക്കളെ തേടിക്കൊണ്ടും االله അല്ലാഹുവിന്റെ പ്രീതി ദൃഢപ്പെടുത്തലായും തങ്ങളുടെ മനസ്സുകളിൽ നിന്നുള്ള ഒരു തോട്ടം മാതിരിയാകുന്നു ഒരു മേടിൽ, പീഠപ്രദേശത്ത് അതിന് കിട്ടി و َ اب ِ ل ٌ ഒരു കനത്ത അങ്ങനെ അത് നൽകി അതിന്റെ കനി, ഫലം രണ്ടിരട്ടിയായി എനി അതിന് കിട്ടിയില്ലെങ്കിൽ و َ اب ِ ل ٌ ഒരു കനത്ത എന്നാൽ ഒരു (നേരിയ) ചാറൽ മഴ ُ َّ اللها َ و അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ب َ ص ِ ير ٌ കണ്ടറിയുന്നവനാണ് അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്റെ സന്ദേശങ്ങളിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢീകരണമായിക്കൊണ്ടും സൽകാര്യങ്ങളിൽ ധനം ചിലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തിൽ അല്ലാഹു വിവരിക്കുന്നു. സാധാരണമായ -നിലപ്പരപ്പിൽ നിന്നും കുറേ ഉയർന്നു നിൽക്കുന്ന ഒരു മേട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തിൽനിന്ന് ശുദ്ധമായിരിക്കുന്നതുകൊണ്ട് അതിലെ കായ്കനിക ൾക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടായിരിക്കുമല്ലോ. കൊടുക്കുന്ന വളങ്ങൾ കൂടുതൽ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാൽ, ഇതര -തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്നതിന്റെ രണ്ടത്ര ഫലം അതിൽനിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാലും കുറേയൊക്കെ ഫലം ആ തോട്ടം നൽകാതിരിക്കുകയില്ല. ഇങ്ങനെത്തന്നെയാണ് അവരുടെ ദാനധർമങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവർ ചിലവ് ചെയ്യുന്നത്. ചെയ്ത ഉപകാരം എടുത്തു പറഞ്ഞുകൊണ്ടിരിക്കുകയോ, അതിന്റെ പേരിൽ വല്ല സ്വൈര്യക്കേടുണ്ടാക്കലോ അവരിൽനിന്ന് ഉണ്ടാകുന്നതുമല്ല. അതുകൊണ്ട് അവരുടെ ദാനധർമങ്ങൾക്ക് ഫലം സിദ്ധിക്കാതിരിക്കുകയില്ല. അവ -രുടെ ഉദ്ദേശ്യശുദ്ധിയും, വിശ്വാസദൃഢതയും എത്രകണ്ട് കൂടുതലാകുന്നുവോ തനുസരിച്ച് ആ ഫലം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്ന് സാരം. ഓരോരുത്തരുടെയും പ്രവർത്തനങ്ങളും നിലപാടും മന:സ്ഥിതിയും സസൂക്ഷ്മം അല്ലാഹു അവസാനം ഓർമിപ്പിച്ചിരിക്കുന്നു.
2:266

أَيَوَدُّ أَحَدُكُمۡ أَن تَكُونَ لَهُۥ جَنَّةٞ مِّن نَّخِيلٖ وَأَعۡنَابٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلۡكِبَرُ وَلَهُۥ ذُرِّيَّةٞ ضُعَفَآءُ فَأَصَابَهَآ إِعۡصَارٞ فِيهِ نَارٞ فَٱحۡتَرَقَتۡۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَتَفَكَّرُونَ

(266) നിങ്ങളിൽ (ആരെങ്കിലും) ഒരുവൻ ആഗ്രഹിക്കുമോ, ഈത്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും ഒരു തോട്ടം അവനുണ്ടായിരിക്കുവാൻ? അതിന്റെ അടിയിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു; അതിൽ അവന് എല്ലാ (വിധ) ഫലവർഗങ്ങളിൽപെട്ടതുമുണ്ട്; (അതേസമയം) അവന് വാർദ്ധക്യം ബാധിക്കുകയും ചെയ്തിരിക്കുന്നു; ദുർബലരായ (കുറേ) സന്താനങ്ങൾ ഉള്ളതായ ഒരു (കടുത്ത) ചുഴലിക്കാറ്റ് അതിന് ബാധിച്ചു അത് കരിഞ്ഞുപോയി! ധ ഇങ്ങനെയൊരു തോട്ടമുണ്ടായിരിക്കുവാൻ വല്ലവരും ആഗ്രഹിക്കുമോ? പ ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് ആയത് ത് (ലക്ഷ്യങ്ങൾ) വിവരിച്ചു തരുന്നുനിങ്ങൾ ചിന്തിക്കുവാൻവേണ്ടി. (266) മോഹിക്കു (ഇഷ്ടപ്പെടു)മോ നിങ്ങളിലൊരുവൻ അവനുണ്ടായിരിക്കുവാൻ ഒരു തോട്ടം ഈത്തപ്പനകളുടെ മുന്തിരിവള്ളികളുടെയും ഒഴുകും അതിന്റെ അടിഭാഗത്തിലൂടെ ْ َ ار ُ €الأ അരുവി (-നദി)കൾ അവനുണ്ട് അതിൽ الث എല്ലാ ഫലങ്ങളിൽ നിന്നും അവന് ബാധിക്കുക (എത്തുക)യും ചെയ്തു വാർദ്ധക്യം അവന് കുറെ സന്താനങ്ങളുമുണ്ട് ദുർബലരായ എന്നിട്ടതിന് ബാധിച്ചു ഒരു ചുഴലിക്കാറ്റ് അതിൽ തീയുണ്ട് അങ്ങനെ അത് കരിഞ്ഞു അ(-ഇ) പ്രകാരം اللها അല്ലാഹു വിവരിച്ചുതരുന്നു ُ م ُ الآي َ ات ِ ل َ നിങ്ങൾക്ക് ലക്ഷ്യങ്ങളെ നിങ്ങൾ ആകുവാൻ വേണ്ടി, ആയേക്കാം നിങ്ങൾ ചിന്തിക്കും ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമായിരുന്നു അറബികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന സമ്പത്ത്. ആ തോട്ടങ്ങളിൽ തന്നെ മറ്റു പലതരം ഫലങ്ങൾ നൽകുന്ന ചെടികളും വൃക്ഷങ്ങളും വേറെ ഉണ്ടായിരി -ക്കുകയും ചെയ്യും. നനക്കുവാൻ വേണ്ടത്ര വെള്ള സൗകര്യവും നീർചാലുകളുംകൂടി ഒത്തിണങ്ങിയാൽ ആ തോട്ടത്തിന്റെ മെച്ചം പറയേണ്ടതില്ല. നിത്യവും വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇമ്മാതിരി ഒരു വലിയ തോട്ടത്തിന്റെ ആവശ്യകതയും ഉപകാരവും ഏറ്റവും അധികമായിത്തീരുന്നത് തോട്ടമുടമസ്ഥന് വാർദ്ധക്യം പിടിപെടുകയും, അതോടൊപ്പം ജീവിതമാർഗത്തിനുവേണ്ടി യത്നിക്കുവാൻ പ്രാപ്തിയോ പ്രായ മോ എത്താത്ത കുറേ മക്കൾകൂടി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണല്ലോ. ഈ അവസ്ഥയിൽ, അങ്ങനെയുള്ള ഒരു തോട്ടത്തിന് പെട്ടന്ന് ഒരു വമ്പിച്ച ചുഴലിക്കാറ്റും അഗ്നിയും ബാധിക്കുകയും, തോട്ടമങ്ങ് കത്തി നശിച്ചു പോകുകയും ചെയ്താലത്തെ കഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുക! ഇതുപോലെയാണ് സൽക്കർമങ്ങൾ പലതും ചെയ്യുകയും, അവയെ നിഷ്ഫലമാക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യു -ന്നവരുടെ സ്ഥിതി. ഐഹിക ജീവിതത്തിൽവെച്ച് ചെയ്തിട്ടുള്ള സൽക്കർമങ്ങളുടെ ഫലം ആസ്വദിക്കുകയല്ലാതെ മറ്റു ഗത്യന്തരമൊന്നും ഇല്ലാത്ത അവസരമാണല്ലോ ക്വിയാ -മത്ത് നാൾ. ആ കർമങ്ങളെല്ലാം അവിടെ ചെല്ലുമ്പോൾ നിഷ്ഫലമാണെന്ന് വന്നുകഴിഞ്ഞാൽ അതിലധികം ആപത്തും നഷ്ടവും മറ്റെന്തുണ്ട്?! അല്ലാഹു നമ്മെ കാക്കട്ടെ. ആമീ ൻ. ഇമാം ബുഖാരീ (റ) ഈ വചനത്തിനൊരു വ്യാഖ്യാനമെന്നോണം ഉദ്ധരിച്ച ഒരു ഇപ്രകാരമാകുന്നു: ഈ വചനം ആരുടെ വിഷയ -ത്തിൽ അവതരിച്ചതാണെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് സ്വഹാബികളുടെ രു സദസ്സിൽവെച്ച ഉമർ (റ) ചോദിച്ചു. അല്ലാഹുവിനറിയാം എന്ന് അവർ മറുപടി പറഞ്ഞു. ഈ രസിച്ചില്ല. അറിയാമെന്നോ, അറിഞ്ഞുകൂടാ എന്നോ രണ്ടിലൊന്ന് പറയണമെന്നായി. ഈ അവസരത്തിൽ, എന്റെ മനസ്സിൽ അത് സംബന്ധിച്ച് ഒരഭി -പ്രായം ഉെണ്ടന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞു. മടി കൂടാതെ അത് തുറന്ന് പറയുവാൻ (ചെറുപ്പക്കാരനായ) ഇബ്നു അബ്ബാസ് (റ)നെ അദ്ദേഹം ധൈര്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു: "ധനികനായ ഒരാൾ അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ട് നല്ല കാര്യങ്ങൾ ചെ യ്യുന്നു. പിന്നീട് പിശാചിന്റെ പ്രേരണമൂലം അവർ അല്ലാഹുവോട് അനുസരണക്കേ ട് പ്രവർത്തിക്കുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ചാണ്.' ഇതാണ് ഹദീഥ്. ഇബ്നു കഥീർ (റ ) ചൂണ്ടിക്കാട്ടിയതുപോലെ, ധനം ചിലവഴിക്കൽ മാത്രമല്ല, എല്ലാ കർമങ്ങൾ ചെയ്യുന്നവർക്കും ബാധകമാകുന്ന ഒരു ഉപമയാണിത്. വിഭാഗം - 37
2:267–268

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِن طَيِّبَٰتِ مَا كَسَبۡتُمۡ وَمِمَّآ أَخۡرَجۡنَا لَكُم مِّنَ ٱلۡأَرۡضِۖ وَلَا تَيَمَّمُواْ ٱلۡخَبِيثَ مِنۡهُ تُنفِقُونَ وَلَسۡتُم بِـَٔاخِذِيهِ إِلَّآ أَن تُغۡمِضُواْ فِيهِۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ غَنِيٌّ حَمِيدٌ

ٱلشَّيۡطَٰنُ يَعِدُكُمُ ٱلۡفَقۡرَ وَيَأۡمُرُكُم بِٱلۡفَحۡشَآءِۖ وَٱللَّهُ يَعِدُكُم مَّغۡفِرَةٗ مِّنۡهُ وَفَضۡلٗاۗ وَٱللَّهُ وَٰسِعٌ عَلِيمٞ

(267) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ (നല്ല) ശുദ്ധമായ വസ്തുക്കളിൽ നിന്ന് നിങ്ങൾ ചിലവഴിക്കുവിൻ; ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം (ഉൽപാദിപ്പിച്ചു) പുറപ്പെടുവിച്ചു തന്നിട്ടുള്ളതിൽ നിന്നും (ചിലവഴിക്കുവിൻ). ചീത്തയായുള്ളതിനെ, അതിൽ നിന്നുതന്നെ ചിലവഴിക്കുവാനായി നിങ്ങൾ കരുതിവെക്കുകയും ചെയ്യരുത്. അതിനെപ്പറ്റി നിങ്ങൾ കണ്ണടക്കുന്നതായാലല്ലാതെ, അത് നിങ്ങൾ (ഇങ്ങോട്ട്) വാങ്ങുന്നവരല്ലല്ലോ. അല്ലാഹു (പരാശ്രയമില്ലാത്ത) ധന്യനും സ്തുത്യർഹനുമാണെന്ന് നിങ്ങൾ അറിഞ്ഞും കൊള്ളുവിൻ. (268) പിശാച് നിങ്ങളോട് ദാരിദ്യ്രത്തെ വാഗ്ദത്തം ചെയ്യുകയും, നിങ്ങളോട് നീചപ്രവൃത്തിക്ക് കൽപിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, അവന്റെ പക്കൽ നിന്നുള്ള പാപമോചനവും, ദയവും (അഥവാ അനുഗ്രഹവും) നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നു. അല്ലാഹു വിശാലനും, (എ- (267) ഹേ, വിശ്വസിച്ചവരേ നിങ്ങൾ ചിലവഴിക്കുവിൻ നല്ല വസ്തുക്കളിൽ നിന്ന് നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയതിലെ നാം പുറപ്പെടുവിച്ച (ഉൽപാദിപ്പിച്ച)-തിൽ നിന്നും ُ م ْ " ل َ നിങ്ങൾക്ക് الأر ഭൂമിയിൽ നിന്ന് നിങ്ങൾ കരുതിവെക്കുകയും അരുത് ചീത്തയായതിനെ അതിൽ നിന്നുതന്നെ ചിലവഴിക്കുമാറ്, (ചിലവഴിക്കുവാൻ) നിങ്ങൾ അല്ലതാനും അത് വാങ്ങുന്നവർ നിങ്ങൾ കണ്ണടക്കുന്നതായാലല്ലാതെ, കണ്ണ് ക ِ هي ِ ف അതിൽ, അതിനെപ്പറ്റി നിങ്ങൾ അറിയുകയും ചെയ്യുക َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) എന്ന് ധന്യൻ َ ِ يد ٌ ; സ്തുത്യർഹൻ (268) الش പിശാച്, ശൈത്വാൻ നിങ്ങളോട് വാഗ്ദത്തം (താക്കീത്ഭീഷണി) ചെയ്യുന്നു ദാരിദ്യ്രത്തെ നിങ്ങളോടവൻ കൽപിക്കുകയും ചെയ്യുന്നു നീചവൃത്തിക്ക് ُ َّ اللها അല്ലാഹുവാകട്ടെ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നു അവങ്കൽ നിന്നുള്ള പാപമോചനം ദയവും, അനുഗ്രഹവും, ഔദാര്യവും ُ َّ اللها َ و അല്ലാഹു و َ اس ِ ع ٌ വിശാലനാകുന്നു ٌ ع َ ل ِ (എല്ലാം) അറിയുന്നവനുമാണ് ധനാഗമമാർഗങ്ങൾ മുഖ്യമായും രണ്ടെണ്ണമാണ്. അദ്ധ്വാനിച്ചും ജോലിയെടുത്തും സമ്പാദിക്കുന്നതും, ഭൂമിയിൽ നിന്ന് ഉൽപാദിതമാകുന്നതും . ഈ രണ്ടിൽ ഏത് മാർഗേണ ലഭിച്ചതായിരുന്നാലും അതിൽ നിന്ന് സൽക്കാര്യങ്ങളിൽ ചിലവഴിക്കണമെന്നും ചിലവഴിക്കുന്ന ധനം നല്ലതും ശുദ്ധമായതുമായിരിക്കണമെന്നും അല്ലാ ഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. മുമ്പ് ഉദ്ധരിച്ച നബി വചനത്തിൽ കണ്ടതുപോലെ, ശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും. ചിലവഴിക്കുന്ന വ സ്തു താണതരത്തിൽപെട്ടതോ, കേടുപാടുള്ളതോ, നിഷിദ്ധമായതോ, ആയിരിക്കരു ത് എന്നത്രെ നല്ല വസ്തുക്കളിൽ നിന്ന് ചിലവഴിക്കണം എന്ന് പറഞ്ഞതിന്റെ താൽപര്യം. ദാനധർമ - ങ്ങൾക്ക് ചീത്തയായതും താണതരത്തിൽപ്പെട്ടതുമായ വസ്തുക്കളെ ഉപ -യോഗിക്കുന്ന സമ്പ്രദായം പലരിലും കാണാം. ഇത് അല്ലാഹുവിരോധിക്കുന്നു. അങ്ങനെയുള്ള വസ്തുക്കളെ ഇങ്ങോട്ടാരെങ്കിലും തരുമ്പോൾവിട്ട് വീഴ്ച ചെയ്ത് സ്വീകരിക്കുവാൻ ആരും മടിക്കുമല്ലോ. അതുപോലെ അങ്ങോട്ട് കൊടുക്കുന്ന വസ്തുക്കളും നല്ലതും മുന്തിയതുമായിരിക്കേണ്ടതാണെന്ന് ർമിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ കൽപിക്കുന്നതും ഉപദേശിക്കുന്നതും മനുഷ്യന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. അല്ലാഹുവിന് അതിലൊന്നും യാതൊരാവ -ശ്യമോ നേട്ടമോ ഇല്ല. അവന് ആരുടെയും ഒരുവിധത്തിലുള്ള ആശ്രയവും വേണ്ടാ. അവന്റെ ഗുണ -ങ്ങളിലും പ്രവൃത്തികളിലുമെല്ലാം അവൻ പരിപൂർണമായും സ്തുതികീർത്ത -നങ്ങൾക്ക് അർഹനാകുന്നു എന്നൊക്കെയാണ് و َ َّ اللها (അല്ലാഹു ധന്യനും സ്തുത്യർഹനുമാണ്) എന്ന വാക്യം സൂചിപ്പിക്കുന്നത്. കയ്യിൽ ഉളളത് ചിലവഴിച്ചാൽ കുടുങ്ങിപ്പോകും. സ്വന്തം അത്യാവശ്യങ്ങളിൽ വിനികഷ്ടപ്പെടും എന്നിങ്ങനെയുള്ള വി ചാരവും ഭയവുമാണ് മനുഷ്യനെ പിശുക്കനാക്കുന്നത്. അതേ സമയത്ത് നല്ല വഴിയിൽ ചിലവഴിക്കുവാൻ പിശുക്ക് തോന്നുന്ന അതേ വസ്തുക്കളെ ചിലപ്പോൾ ദുർവൃത്തികളിലും തോന്നിയവാസങ്ങളിലും അവൻ ചിലവഴിച്ചെന്നും വരും. പിശാചിൽനിന്നുണ്ടാകുന്ന ഭീഷണികളുടെയും ദുഷ്പ്രേരണകളുടെയും ഫലമാണിത്. മനുഷ്യമന -സ്സിൽ ദുർമന്ത്രം നടത്തി വഴിപിഴപ്പിക്കലാണ് പിശാചിന്റെ ജോലി. അവനാണ് ആ വിചാരങ്ങൾ മനുഷ്യമനസ്സുകളിൽ കുത്തിച്ചെലുത്തുന്നത്. നേരെമറിച്ച് അല്ലാഹുവും മനുഷ്യരോട് ചില വാഗ്ദാനങ്ങളൊക്കെ ചെയ്യുന്നുണ്ട്. വല്ലതും ചിലവഴിച്ചാൽ ഉടനെത്തന്നെ അതില -ധികം അവന് പകരം ലഭിക്കുമെന്നല്ല അത്. അതിനെക്കാൾ മഹത്തരമത്രെ അവന്റെ വാഗ്ദാനം. പാപങ്ങൾ പൊറുത്തുകൊടുക്കുമെന്നും, അനുഗ്രഹവും ദയവും നൽകുമെന്നുമാണത്. ഈ ജീവിതത്തിൽ വെച്ച് ലഭിക്കാവുന്ന ഏത് നേട്ടത്തെക്കാളും വമ്പിച്ചത് അതാണ് -താനും. ഇവിടെ "പിശാച് ( الش കൊണ്ടുദ്ദേശ്യം, അദൃശ്യജീവിയായ സാക്ഷാൽ പിശാച് തന്നെ. ധനം ചിലവഴിച്ചാൽ ദാരിദ്യ്രം പിടിപെടുമെന്ന് ഭയപ്പെടുത്തുന്ന മനുഷ്യപ്പിശാചാണിവിടെ ഉദ്ദേശ്യമെന്ന് സാക്ഷാൽ പിശാചിനെ നിഷേധിക്കുന്ന ചിലർ എഴുതിക്കാണുന്നതുകൊണ്ടാണ് ഇത് പ്രത്യേകം ഉണർത്തുന്നത്. പൈശാചിക -മായ ഈ ദുർമന്ത്രം നടത്തുന്ന ചില മനുഷ്യപ്പിശാചുക്കൾ ഉണ്ടെന്നത് ശരിതന്നെ. പക്ഷേ , ഈ വിഷയത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് സാക്ഷാൽ പിശാചായിരിക്കും . മറ്റൊരാളുടെ ഭീഷണിയോ, ദുർമന്ത്രമോ കൂടാതെത്തന്നെ ജീവിതകാലം മുഴുവനും കടുത്ത പിശുക്കൻമാരായിക്കഴിയുന്ന എത്രയോ ആളുകളുണ്ടെന്നുള്ള പരമാർത്ഥം ആർക്കാ ണ് നിഷേധിക്കുവാൻ കഴിയുക?! എന്നാൽ, അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നതു -പോലെയുള്ള "ബുദ്ധി ജീവികൾ'ക്കേ സാക്ഷാൽ പിശാചിനെയും, മനുഷ്യപ്പിശാ -ചിനെയും ശരിക്ക് തിരിച്ചറിയുവാൻ കഴിയുകയുള്ളൂ.
2:269

يُؤۡتِي ٱلۡحِكۡمَةَ مَن يَشَآءُۚ وَمَن يُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِيَ خَيۡرٗا كَثِيرٗاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ

(269) അവൻ (അല്ലാഹു) ഉദ്ദേശിക്കുന്നവർക്ക് അവൻ വിജ്ഞാനം നൽകുന്നു. ഏതൊരുവന് വിജ്ഞാനം നൽകപ്പെടുന്നുവോ അവന് ധാരാളം നന്മ നൽകപ്പെട്ടു കഴിഞ്ഞു! (സൽ) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും. (269) ِ ي ُ ؤ ْ അവൻ നൽകുന്നു വിജ്ഞാനം, തത്വജ്ഞാനം, യുക്തി അവൻ ഉദ്ദേശിക്കുന്നവർക്ക് ആർക്ക് (ഏതൊരുവന്) നൽകപ്പെടുന്നുവോ വിജ്ഞാനം, യുക്തി എന്നാലവന് നൽകപ്പെട്ടു കഴിഞ്ഞു خ َ ير ْ ً ا നന്മ ധാരാളം ഉറ്റാലോചിക്കുകയില്ല الأل ബുദ്ധിമാൻമാർ (സൽബുദ്ധിയുള്ളവർ) അല്ലാതെ ദാരിദ്യ്രം വരുമെന്ന് ഭയപ്പെടുത്തലും, നീചവൃത്തികൾക്ക് പ്രേരിപ്പിക്കലും പിശാചിന്റെ പണിയാണെന്നും, പാപമോചനവും അനുഗ്രഹവും സിദ്ധിക്കുവാനുള്ള മാർഗമാണ് അല്ലാഹു ഉപദേശി -ക്കുന്നതെന്നും കഴിഞ്ഞ വ ചനത്തിൽ പറഞ്ഞു. അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നതുമായി ബന്ധെ പ്പട്ട പല കാര്യങ്ങളും അതിന് മുമ്പും വിവരിച്ചു. തുടർന്നു വിവരിക്കുന്നുമുണ്ട്. ന്നാൽ, അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ചിന്തിച്ചു വിലയിരുത്തുവാനും, അവ അനുഷ്ഠാനത്തിൽ കൊണ്ടു വന്നു പ്രയോജനപ്പെടുത്തുവാനും ആർക്കാണ് ഭാഗ്യമുണ്ടാകുക എന്നത്രെ ഇടക്കുവെച്ച് ഈ വചനത്തിൽ അല്ലാഹു നമ്മെ മനസ്സിലാക്കുന്നത്. വളരെ അർത്ഥവത്തും സാരഗർഭവുമായ ഒരു തത്വമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. (ഹിക്മത്ത്) എന്ന വാക്കിന് "വിജ്ഞാനം, തത്വജ്ഞാനം, യുക്തിതത്വം,' എന്നൊക്കെയാണ് അർത്ഥം കൽപിക്കപ്പെടാറുള്ളത്. കാര്യം അതിന്റെ യഥാർത്ഥ രൂപത്തിൽ ഗ്രഹിക്കുവാനും അത് പ്രവർത്തനത്തിൽ കൊണ്ടുവരാനും ഉതകുന്ന അറിവാണ് മൊത്തത്തിൽ അതുകൊണ്ട് വിവക്ഷ. ഇവിടെ "ഹിക്മത്ത്' കൊണ്ട് ഉദ്ദേ ശ്യം പല മഹാൻമാരും പല വാക്കുകളിലും വിവരിച്ചു കാണാം. ബുദ്ധി, ശക്തി , ജ്ഞാനം, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാട്, ക്വുർ-ആനിക വിജ്ഞാനം, നബി ചര്യ, കാര്യഗ്രഹണശക്തി, വാക്കും പ്രവൃത്തിയും യഥാർത്ഥത്തോട് യോജിച്ചതായിരിക്കുക എന്നൊക്കെയാണവയുടെ ചുരുക്കം. വാസ്തവത്തിൽ ഇതെല്ലാം മേൽപറഞ്ഞ അർത്ഥത്തി ൽ ചെന്നു കലാശിക്കുന്നു. ഭൗതിക താൽപര്യക്കാരായ ചിലരുടെ വാക്കുകൾ ധ്വനിപ്പിക്കുന്നതുപോലെ, തന്ത്രപരമായ സാമർത്ഥ്യമോ, തത്വശാസ്ത്ര വിജ്ഞാനങ്ങ ളോ അല്ല അതുകൊണ്ട് വിവക്ഷയെന്ന് തീർത്തു പറയാം. താഴെ പ്രസ്താവിക്കു -ന്നതിൽ നിന്ന് അത് കൂടുതൽ വ്യക്തമാകുന്നതാണ്. ഇമാംമാലിക് (റ) പറഞ്ഞതായി ഇബ്നുകഥീർ (റ) ഉദ്ധരിക്കുന്നു: "ഹിക്മത്ത് എന്നാൽ, മതത്തെ സംബന്ധിച്ച വിജ്ഞാനവും, അല്ലാഹുവിന്റെ അനുഗ്രഹ വും കാരുണ്യവും നിമിത്തം ഹൃദയങ്ങളിൽ ഉളവാകുന്ന ബോധവുമാകുന്നു -വെന്നത്രെ എനിക്ക് തോന്നുന്നത്. ഒരു മനുഷ്യൻ ഐഹിക വിഷയത്തിൽ ചിന്തിക്കുമ്പോ ൾ, നീ അവനെ ബുദ്ധിമാനായി കാണുന്നു. വേറെ ഒരുവനെ ഐഹിക കാര്യങ്ങളിൽ ദുർബ്ബലനായും, മത കാര്യങ്ങളിൽ അറിവും ഉൾക്കാഴ്ചയും ഉള്ളവനായും കാണുന്നു. ഇത് ഇയാൾക്ക് അല്ലാഹു നൽകുന്നതാകുന്നു. മറ്റേയാൾക്ക് അത് ലഭിക്കാതെ പോയി -രിക്കുകയാണ്. അപ്പോൾ, "ഹിക്മത്ത്' എന്നാൽ അല്ലാഹുവിന്റെ മതത്തിലുള്ള വിജ്ഞാനമായിരിക്കും. "ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ നബി പറയുന്നു: "അല്ലാഹു നന്മ ഉദ്ദേശിക്കുന്നവന് അവൻ മതത്തിൽ വിജ്ഞാനമുണ്ടാക്കിക്കൊടുക്കുന്നു. ഞാൻ (വിജ്ഞാനം) ഭാഗിച്ചുകൊടുക്കുന്ന ഒരാൾ മാത്രമാകുന്നു, ല്ലാഹുവാണ് (യഥാർത്ഥത്തിൽ) കൊടുക്കുന്നത്.' കേവലം കുറെ അറിവുകളോ, വിദ്യയോ "ഹിക്മത്ത്' ലഭ്യമാകുന്നതല്ല; അല്ലാഹുവിന്റെ അനുഗ്രഹത്തിനും പ്രതിഫലത്തിനും പാത്രമാകത്തക്കവണ്ണം അവ ഉപയോഗപ്പെടുത്തുവാനുള്ള ഭാഗ്യം കൂടി ഉണ്ടാകുമ്പോഴേ അത് ലഭ്യമാകുന്നുള്ളൂ. "അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഹിക്മത്ത് നൽകുന്നു' എന്നും "ഹിക്മത്ത് ആർക്ക് നൽകപ്പെടുന്നുവോ അവന് ധാരാളം നന്മ ന ൽകപ്പെട്ടു കഴിഞ്ഞു' എന്നുമുള്ള അല്ലാഹുവിന്റെ തിരുവാക്യങ്ങളിൽ നിന്ന് തന്നെ ഈകാര്യം മനസ്സിലാക്കാവുന്നതാണ്. 4:54; 2:251; 38:20 മുതലായ സ്ഥലങ്ങളിൽ അല്ലാഹു ഈ വാക്ക് മേലുദ്ധരിച്ച ഹദീഥിൽ നിന്നും, ഇമാംമാലിക് (റ)ന്റെ പ്രസ്താവനയിൽ നിന്നും കൂടുതൽ വ്യക്തമാകുന്നതാകുന്നു. ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ, ഹിക്മത്തി ന്റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. പ്രവാചകൻമാരുടെ അനുയായികൾക്കും അവരുടെ ഭാഗ്യമനുസരിച്ച് ഹിക്മത്ത് നൽകപ്പെടുന്നു. "അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടാണ് ഹിക്മ -ത്തിന്റെ തല (അഥവാ പ്രധാനഭാഗം)' എന്ന് ഒരു ഹദീഥിൽ വന്നിരിക്കുന്നു. പ്രസിദ്ധ -മായ മറ്റൊരു ഹദീഥിൽ നബി പറയുന്നു: "രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. അതായത്, അല്ലാഹു ധനം നൽകിയിട്ട് വേണ്ടപ്പെട്ട വിഷയത്തിൽ അതിനെ മുഴുവൻ വിനിയോഗിക്കുന്ന മനുഷ്യനും, അല്ലാഹു ഹിക്മത്ത് നൽകിയിട്ട് അത് പ്രകാരം വിധി നടത്തുകയും, അത് (മറ്റുള്ളവർക്ക്) പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന മനുഷ്യനും (ബു; മു.) അസൂയകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അവർക്ക് ലഭിച്ചതിൽ വെറു പ്പും അനിഷ്ടവും തോന്നുകയെന്നല്ല, അവരെപ്പോലെ തനിക്കും വേണമെന്ന ആഗ്രഹമാകുന്നു . ഹദീഥിന്റെ ചില രിവായത്തുകളിൽ നിന്നുതന്നെ അത് മനസ്സിലാകുന്നതുമാണ്. الأل (സൽബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ല) എന്ന് പറഞ്ഞുകൊണ്ടാണ് ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. വ ളരെ ശ്രദ്ധേയമായൊരു വാക്യമാണിത്. ഹിക്മത്ത് ലഭിച്ചവരേ കാര്യങ്ങൾ വേണ്ടതുപോലെ ചിന്തിച്ചറിയുകയും അത് യഥാവിധി പ്രവർത്തനത്തിൽ വരുത്തുകയും ചെയ്കയുള്ളൂ. അങ്ങനെയുള്ളവരാണ് യഥാർത്ഥ ബുദ്ധിമാൻമാർ എന്നാണിത് കാണിക്കുന്നത്. "സൽബുദ്ധിയുള്ളവർ' എന്ന് നാം അർത്ഥം നൽകിയത് الأل എന്ന വാക്കിനാണ്. ل ُ ب (-ലുബ്ബ്) എന്ന പദത്തിന്റെ ബഹുവചനമാണ് أل ْ ب َ اب (അൽബാബ്). "കാമ്പ്, കാതൽ, സത്ത്, മേദസ്സ്' എന്നൊക്കയാണിതിന് സാക്ഷാൽ ഭാഷാർത്ഥം. ഊഹത്തിന്റെ കല ർപ്പോ സ്വന്തം താൽപര്യത്തിന്റെ ചായ്വോ കൂടാതെ തികച്ചും ശുദ്ധഗതിക്കുള്ള ബുദ്ധി എന്നാണതുകൊണ്ട് വിവക്ഷ. അതുകൊണ്ടാണ് ക്വുർ-ആന്റെ നിഘണ്ടുവായ ഇമാംറാഗിബ് (റ)ന്റെ "അൽമുഫ്റദാത്തി'ലും ഒരു ആധുനിക നിഘണ്ടുവായ "അൽമുൻജി -ദി'ലും അതിന്റെ അർത്ഥം വിവരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു കാണുന്നത്: അപ്പോൾ, എല്ലാ "ലുബ്ബും ബുദ്ധിയാകുന്നു; എല്ലാ ബുദ്ധിയും "ലുബ്ബല്ല'. ഈ സവിശേഷതയിലേക്കുള്ള ഒരു സൂചനയായിട്ടാണ് പരിഭാഷയിൽ നാം അതിന് "സൽബുദ്ധിയുള്ളവർ ' എന്ന് വിവർത്തനം നൽകിയിരിക്കുന്നത്. ഇമാംറാഗിബ് (റ) തുടർന്നുകൊണ്ട് പ റയുന്നു: പരിശുദ്ധമായ ബുദ്ധികൾക്കല്ലാതെ മനസ്സിലാക്കുവാൻ കഴിയാത്ത മതവിധികളെ "ഉലുൽ അൽബാബു' മായി അല്ലാഹു ബന്ധപ്പെടുത്തിപ്പറയുന്നതും അതുകൊണ്ടാകുന്നു.' ഇതിന് പിൻബലമായി അദ്ദേഹം ഈ വചനം തന്നെ എടുത്തുകാട്ടുകയും ചെയ്തിരിക്കുന്നു . ചുരുക്കിപ്പറഞ്ഞാൽ "ബുദ്ധിമാൻമാർ, ബുദ്ധിശാലികൾ' എന്നിങ്ങനെയുള്ള അർത്ഥത്തിൽ അറബിഭാഷയിൽ സാധാരണ ഉപയോഗിക്കപ്പെടാറുള്ള اهل العقول ، عقلاء പോലെയുള്ളവാക്കുകളിൽ അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേകാർ ത്ഥത്തിലുള്ള ബുദ്ധിമാൻമാരാണ് الأل കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയമായ കണ്ടു - പിടുത്തങ്ങൾ, തത്വശാസ്ത്രപരമായ സിദ്ധാന്തങ്ങൾ, അധികാരവും സ്വാധീനവും സ്വായത്തമാക്കുവാനുള്ള സാമർത്ഥ്യങ്ങൾ മുതലായവക്ക് പ്രാപ്തമാകുന്ന തരത്തിലുള്ള ബുദ്ധിയല്ല "ലുബ്ബ്' കൊണ്ടുദ്ദേശ്യം. സൂറഃ ആലു-ഇംറാൻ 7 ഉം 190 ഉം വചനങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരം കാണാവുന്നതാകുന്നു.
2:270–271

وَمَآ أَنفَقۡتُم مِّن نَّفَقَةٍ أَوۡ نَذَرۡتُم مِّن نَّذۡرٖ فَإِنَّ ٱللَّهَ يَعۡلَمُهُۥۗ وَمَا لِلظَّـٰلِمِينَ مِنۡ أَنصَارٍ

إِن تُبۡدُواْ ٱلصَّدَقَٰتِ فَنِعِمَّا هِيَۖ وَإِن تُخۡفُوهَا وَتُؤۡتُوهَا ٱلۡفُقَرَآءَ فَهُوَ خَيۡرٞ لَّكُمۡۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمۡۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ

(270) നിങ്ങൾ വല്ല ചിലവും ചിലവഴിക്കുകയോ, അല്ലെങ്കിൽ വല്ല നേർച്ചയും നേർച്ചയാക്കുകയോ ചെയ്താലും, നിശ്ചയമായും, അല്ലാഹു അതിനെ അറിയുന്നതാണ്. അക്രമികൾക്ക് യാതൊരു സഹായികളും ഇല്ല. (271) നിങ്ങൾ ദാനധർമങ്ങളെ വെളിവാക്കി ചെയ്യുന്ന പക്ഷം, അത് എത്രയോ നല്ലത് (തന്നെ). നിങ്ങൾ അത് മറച്ചുവെക്കുകയും, ദരിദ്രൻമാർക്ക് അത് കൊടുക്കുകയും ചെയ്യുന്നപക്ഷം, അത് നിങ്ങൾക്ക് (കൂടുതൽ) ഗുണകരമാകുന്നു. നിങ്ങളുടെ തിന്മകളിൽനിന്നും (കുറെഭാഗം) അവൻ മൂടിവെ(-ച്ചുമാപ്പാ)-ക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവാകട്ടെ, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (270) നിങ്ങൾ എന്ത് ചിലവഴിക്കുന്നുവോ ചിലവായിട്ട്, വല്ല ചിലവും അല്ലെങ്കിൽ നിങ്ങൾ നേർന്നു(-വോ) വല്ല നേർച്ചയും, നേർച്ചയായിട്ട് اللها എന്നാൽ നിശ്ചയമായും അല്ലാഹു അതിനെ അറിയും ّظل ِ ل അക്രമികൾക്കില്ല യാതൊരു സഹായികളും (271) നിങ്ങൾ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കിൽ الص ദാനധർമങ്ങളെ എന്നാൽ വളരെ (എത്രയോ) നല്ലതത്രെ ه ِ ي َ അവ, അത് അവയെ നിങ്ങൾ മറച്ചുവെക്കുന്നപക്ഷം അവയെ നിങ്ങൾ കൊടുക്കുകയും ദരിദ്രൻമാർക്ക് ف َ ه ُ و َ എന്നാലത് നിങ്ങൾക്ക് ഉത്തമമാണ് നിങ്ങൾക്ക് (നിങ്ങളിൽ നിന്ന്) അവൻ മൂടിവെക്കുക (മാപ്പാക്കുക) യും ചെയ്യും നിങ്ങളുടെ തിന്മകളിൽനിന്ന് (ചിലത്) ُ َّ اللها َ و അല്ലാഹുവാകട്ടെ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി خ َ ب ِ ير ٌ സൂക്ഷ്മമായി അറിയുന്നവനാണ്. ദാനധർമങ്ങളെന്ന നിലക്കോ അല്ലാതെയോ ചെയ്യപ്പെടുന്ന എല്ലാ ചിലവു -കളെക്കുറിച്ചും എല്ലാതരം ചെറുതോ രഹസ്യമോ പരസ്യമോ ഉദ്ദേശ്യശുദ്ധിയോടെയോ അല്ലാതെയോ ഒന്നും പെടാതിരിക്കുകയില്ല. അതതിന് തക്ക പ്രതിഫലം അവൻ നൽകുകയും ചെയ്യും. വേണ്ടപ്പെട്ട വിഷയത്തിൽ ചിലവഴിക്കാതിരിക്കുന്നതും, അല്ലാഹു ഇഷ്ടപ്പെടാത്ത മാർഗങ്ങളിൽ ചിലവഴിക്കുന്നതും, അല് ലാഹുവിങ്കൽ നി ന്നുള്ള പ്രതിഫലമല്ലാതെ മറ്റു വല്ല ലക്ഷ്യവും വെച്ചുകൊണ്ട് ചിലവഴിക്കുന്നതും അക്രമവും അനീതിയുമാകുന്നു. അക്രമം പ്രവർത്തിക്കുന്നവർക്കാകട്ടെ, ക്വിയാമത്തുനാളിൽ രക്ഷയും, സഹായവും ലഭിക്കുകയില്ല താനും; എന്നൊക്കെയാണ് ഒന്നാമത്തെ വചനത്തിന്റെ സാരം. ദാനധർമങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ കാണത്തക്കവിധം പരസ്യമായി ചെയ്യുന്നതിന് വിരോധമൊന്നുമില്ല. വളരെ നല്ലത് തന്നെ. പരസ്യമായിപ്പോ -യതുകൊണ്ട് അല്ലാഹു അത് സ്വീകരിക്കാതിരിക്കുകയില്ല. പക്ഷേ, ശുദ്ധമനസ്സോടെയും അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുമായിരിക്കണം എന്നുമാത്രം. എങ്കിലും, ചിലവഴിക്കുന്നത് രഹസ്യമായിരിക്കുകയും, ദരിദ്രവിഭാഗത്തിനായിരിക്കുകയും ചെയ്യുന്നതാണ് നക്കാൾ ഉത്തമം. കൂടുതൽ പുണ്യം അതിലാണുള്ളത്. ദാനധർമങ്ങൾക്ക്സ്വകാര്യമായി ചെയ്യുന്നവർക്ക് വമ്പിച്ച പ്രതിഫലം നൽകുമെന്ന് മാത്രമല്ല, ചെയ്തുപോയ പല പാപങ്ങളും പൊറുക്കുവാൻകൂടി അത് കാരണമാകുന്നതാണ്. ആരൊ ക്കെ എന്തൊക്കെ ചെയ്യുന്നു, ഓരോന്നും എത്ര കണ്ട് പ്രതിഫലം അർഹിക്കുന്നു എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിന് സസൂക്ഷ്മം അറിയാം. അതനുസരിച്ച് അവൻ നടപ ടി എടുക്കുകയും ചെയ്യും. എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിന്റെ സാരം. നിർബന്ധമില്ലാത്ത വല്ല പുണ്യകർമവും ചെയ്തുകൊള്ളാമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നതിനാണ് ن َ ذ ْ ر (നേർച്ച) എന്ന് പറയുന്നത്. ഇത് ആരാധനയുടെ ഇനത്തിൽപെട്ടതുമാകുന്നു. അതുകൊണ്ടാണ് നേർച്ചകളെല്ലാം അല്ലാഹുവിന് മാത്രമേ പാടുള്ളുവെന്ന് നിയമിക്കപ്പെട്ടിരിക്കുന്നത്. ഒരു കാര്യം നേർച്ചയാക്കിയാൽ അത് നിർവഹിക്കൽ നിർബന്ധമാകുന്നു. പുണ്യകരമായ കാര്യങ്ങളല്ലാതെ നേർച്ചയാക്കുവാ ൻ പാടില്ല താനും. നബി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കുവാൻ (അനുസരണത്തിന്റെ ഇനത്തിൽ പെട്ട വല്ലതും ചെയ്യാൻ) നേർ ച്ചയാക്കിയാൽ, അവൻ അവനെ (അല്ലാഹുവിനെ) അനുസരിച്ചുകൊള്ളട്ടെ. ആരെങ്കിലും അവനോട് അനുസരണക്കേട് കാണിക്കുവാൻ (അനുസരണക്കേടായ വല്ലതും ചെയ്യാൻ) നേർച്ചയാക്കിയാൽ അവൻ അവനോട് അനുസരണക്കേട് കാണിക്കുകയും അരുത് (ബു) "അനുസരണക്കേടിൽ നേർച്ചയേ ഇല്ല.' എന്നും തിരുമേനി പറഞ്ഞിട്ടുണ്ട്. ( മു) അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസംക്വിയാമത്തുനാളി തണൽ നൽകുന്ന ഏഴുകൂട്ടരെപ്പറ്റി പ്രസ്താവിക്കുന്ന പ്രസിദ്ധ ഹദീഥിൽ, "വലത്തേ കൈ ചിലവഴിക്കുന്നത് ഇടത്തേ കൈ അറിയാത്തവിധം സ്വകാര്യമായി ധനം ചിലവഴിക്കുന്ന മനുഷ്യനെ'യാണ് നബി ഒന്ന് എണ്ണിയിരിക്കുന്നത്. (ബു; മു) സ്വകാര്യമായി ദാനധ ർമം ചെയ്യുന്നവൻ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും കാംക്ഷിക്കു -ന്നില്ലല്ലോ. അതാണിതിന് കാരണം. ധനികൻമാർക്ക് ധർമം നൽകപ്പെടുന്നത് ദുർലഭമാണെങ്കിലും കാര്യമായ ഞെരുക്കമോ ബുദ്ധിമുട്ടോ ഇല്ലാത്തവർക്കും ചിലപ്പോൾ ധർമം നൽകപ്പെട്ടുവെന്നുവരാം. ചിലപ്പോൾ ധനികദരിദ്ര വ്യത്യാസം അറിയപ്പെടാതെ കൊടുക്കേണ്ടിയും വരാം. എന്നാലും അത് നല്ല കാര്യം തന്നെ. അതുകൊണ്ടായിരിക്കാം ദാനധർമങ്ങൾ പരസ്യമാക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ, ദരിദ്രൻമാർക്കെന്നോ ധനികർക്കെന്നോ അല്ലാഹു വ്യക്തമാ -ക്കാത്തതും, കൂടുതൽ നല്ലതിനെപ്പറ്റി പറഞ്ഞപ്പോൾ ദരിദ്രൻമാർക്കായിചേർത്ത് പറഞ്ഞതും. പരസ്യമായ ധർമത്തെക്കാൾ രഹസ്യമായ ധർമമാണ് ഉത്തമമെന്നുള്ളത് ഒരു പൊതു തത്വം തന്നെ. ചില സന്ദർഭങ്ങളിൽ അതിൽ വ്യത്യാസം വരാം. ഉദാഹരണമായി, ഒരാൾ ചിലവഴിക്കുന്നത് മറ്റുള്ളവർക്ക് മാതൃകയായിത്തീർന്നേക്കും. അല്ലെങ്കിൽ അയാൾ ചിലവഴിക്കാതിരിക്കുകയോ, ചിലവഴിക്കുന്നത് മറ്റുള്ളവർ അറിയാതിരിക്കുകയോ ചെയ്യുന്നത് നിമിത്തം തെറ്റിദ്ധാരണയോ, പൊതു നന്മക്ക് ദോഷമോ ഉണ്ടായേക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പരസ്യമാക്കുന്നതായിരിക്കും നന്നായിരിക്കുകയെന്ന് പണ്ഡിതൻമാർ ചൂണ്ടിക്കാട്ടു -ന്നു.
2:272

۞لَّيۡسَ عَلَيۡكَ هُدَىٰهُمۡ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۗ وَمَا تُنفِقُواْ مِنۡ خَيۡرٖ فَلِأَنفُسِكُمۡۚ وَمَا تُنفِقُونَ إِلَّا ٱبۡتِغَآءَ وَجۡهِ ٱللَّهِۚ وَمَا تُنفِقُواْ مِنۡ خَيۡرٖ يُوَفَّ إِلَيۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ

(272) (നബിയേ) അവരെ സൻമാർഗത്തിലാക്കൽ നിന്റെ മേൽ (ബാധ്യത) ഇല്ല. എങ്കിലും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സൻമാർഗത്തിലാക്കുകയത്രെ ചെയ്യുന്നത്. നിങ്ങൾ നല്ലതായുള്ളത് എന്ത് ചിലവ് ചെയ്താലും (അത്) നിങ്ങളുടെ സ്വന്തങ്ങൾക്കുവേണ്ടി (തന്നെ)-യായിരിക്കും. അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) തേടിക്കൊണ്ടല്ലാതെ നിങ്ങൾ ചിലവഴിക്കുന്നുമില്ല (എന്നിരിക്കെ). നിങ്ങൾ നല്ലതായുള്ളതെന്ത് ചിലവഴിക്കുന്നതായാലും അത് ധ അതിന്റെ പ്രതിഫലം പ നിങ്ങൾക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്; നിങ്ങളോട് അനീതി ചെയ്യപ്പെടുകയില്ലതാനും. (272) -നിന്റെ മേൽ ഇല്ല അവരുടെ സൻമാർഗം, സൻമാർഗത്തിലാക്കൽ اللها എങ്കിലും അല്ലാഹു َ ْ د ِ ي അവൻ സൻമാർഗത്തിലാക്കും അവൻ ഉദ്ദേശിക്കുന്നവരെ നിങ്ങൾ എന്ത് ചിലവഴിക്കുന്നുവോ നല്ലതായിട്ട് ُ م ْ " ف َ لأن ْ ف ُ س ِ എന്നാൽ നിങ്ങളുടെ സ്വന്തങ്ങൾക്കുവേണ്ടിയാണ് നിങ്ങൾ ചിലവഴിക്കുന്നുമില്ല, ചിലവഴിക്കാത്ത സ്ഥിതിക്ക് തേടിക്കൊണ്ടല്ലാതെ, തേടുവാനല്ലാതെ اللها അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ) നിങ്ങൾ എന്ത് ചിലവഴിച്ചാലും നല്ലതായിട്ട് ي ُ و َ ف َّ അത് നിറവേറ്റപ്പെടും നിങ്ങൾക്ക് നിങ്ങളാകട്ടെ നിങ്ങൾ അക്രമിക്ക (അനീതി ചെയ്യ)-പ്പെടുകയുമില്ല ഉപദേശിക്കുക, സൻമാർഗം കാണിച്ചുകൊ -ടുക്കുക ഇതൊക്കെയാണ് നബിയുടെ ചുമതല. എന്നല്ലാതെ, അത് അംഗീകരിപ്പിച്ചു നേർമാർഗത്തിൽ ചേർക്കുക തിരുമേനിയുടെ ബാധ്യതയല്ല. അത് അല്ലാഹുവിന്റെ പ്രവൃത്തിയാകുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കും. ആ രെയാണ് നേർമാർഗത്തിലാക്കേണ്ടത്, ആരാണതിന് അർഹൻ എന്നൊക്കെ അല്ലാഹുവിനാണല്ലോ അറിയുക. ഈ സംഗതി ക്വുർ-ആനിൽ പല സ്ഥലത്തും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. ദാനധർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിൽ ഇക്കാര്യം എടുത്തുപറയുവാൻ കാരണമുണ്ടെന്ന് പല രിവായത്തുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അവയുടെ ചുരുക്കം ഇതാകുന്നു: സത്യവിശ്വാസികളിൽ പലരും തങ്ങളുടെ വിശ്വാസികളായ ബന്ധുക്കൾക്കും സ്വന്തക്കാർക്കും നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ നിറുത്തൽ ചെയ്കയും, അവർക്ക് ദാനധർമങ്ങൾ നൽകുവാൻ മടിക്കുകയും ഉണ്ടാ -യി. ഈ വചനം അവതരിക്കുന്നതിന് മുമ്പ് മുസ്ലിംകൾക്കല്ലാതെ ധർമം കൊടുക്കരുതെന്ന് നബി യും ഉപദേശിച്ചിരുന്നുവെന്നും ഇബ്നു-അബീഹാതിം (റ) മുതലാ -യവരുടെ ചില രിവായത്തുകളിൽ വന്നിട്ടുണ്ട്. അവർ സത്യവിശ്വാസം സ്വീകരിക്കാത്തതിലുള്ള വെറുപ്പുകൊണ്ട് മാത്രമല്ല, അവരെ സത്യവിശ്വാസത്തിലേക്ക് പ്രേരിപ്പിക്കുവാനും കൂടിയായിരുന്നു അത്. ആ സമ്പ്രദായം തുടരേണ്ടതില്ലെന്ന് ഈ വചനം മുഖേന അറിയിക്കു -ന്നു. ദാനധർമങ്ങൾ ചെയ്യുന്നത് മുസ്ലിംകൾക്ക് തന്നെ ആയിക്കൊള്ളണമെന്നില്ല. ത് മതസ്ഥർക്കും ആവാം. ആർക്ക് നൽകിയാലും അത് നല്ല കാര്യം തന്നെ. അവർ സൻമാർഗം സ്വീകരിച്ചിട്ടില്ലാത്തതിന്റെ ബാധ്യത നിങ്ങൾക്കില്ല. അക്കാര്യം അല്ലാഹുവും അവ രും തമ്മിൽ ആയിക്കൊള്ളും. അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊ രു നിസ്സാരമായതായാലും ശരിചെയ്യുന്നതിന്റെ ഫലം നിങ്ങൾ തന്നെയാണ് ആസ്വദിക്കുക. ഒന്നും അല്ലാഹു പാഴാക്കുകയില്ല. പ്രതിഫ -ലത്തിൽ യാതൊരു കുറവും വരുത്താതെ അതവൻ നിറവേറ്റിത്തരുകതന്നെ ചെയ്യും. ന്നൊക്കെയാണ് തുടർന്നു പറഞ്ഞതിന്റെ താൽപര്യം. വിശ്വാസികൾക്കും അവിശ്വാസികൾക്കും നൽകുന്ന ധർമങ്ങളും, സജ്ജനങ്ങൾക്കും ദുർജ്ജനങ്ങൾക്കും നൽകുന്ന ധർമങ്ങളും എല്ലാ നിലക്കും ഒരുപോലെയായിരിക്കുമെന്ന് ധരിക്കേണ്ടതില്ല. വാങ്ങുന്നവർ ഏതുതരക്കാരായാലും കൊടുക്കുന്നത് പുണ്യകർമം തന്നെ എന്നേ മേൽ പറഞ്ഞതിന് അർത്ഥമുള്ളൂ. സക്കാത്തുപോലെയുള്ള നി ർബന്ധ ധർമങ്ങൾ മുസ്ലിംകൾക്കുതന്നെ നൽകപ്പെടേണ്ടതുമുണ്ട്. നൽകപ്പെ ട്ട ധനം ഇസ്ലാമിനെതിരെയോ, ദുർമാർഗങ്ങളിലോ വിനിയോഗിക്കപ്പെടു -മെന്നുകണ്ടാൽ, അപ്പോൾ അങ്ങനെയുള്ളവർക്ക് ദാനധർമങ്ങളോ സംഭാവനകളോ നൽകിക്കൂടാത്തതുമാകുന്നു. നൽകപ്പെടുന്ന ആളുകളുടെയും, ചിലവഴിക്കപ്പെടുന്ന വിഷയങ്ങളുടെയും സ്ഥിതിക്കനുസരിച്ച് ദാനധർമങ്ങളുടെ പ്രാധാന്യത്തിൽ വ്യത്യാസമുണ്ടായിരിക്കുമെന്നും അടുത്ത വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
2:273

لِلۡفُقَرَآءِ ٱلَّذِينَ أُحۡصِرُواْ فِي سَبِيلِ ٱللَّهِ لَا يَسۡتَطِيعُونَ ضَرۡبٗا فِي ٱلۡأَرۡضِ يَحۡسَبُهُمُ ٱلۡجَاهِلُ أَغۡنِيَآءَ مِنَ ٱلتَّعَفُّفِ تَعۡرِفُهُم بِسِيمَٰهُمۡ لَا يَسۡـَٔلُونَ ٱلنَّاسَ إِلۡحَافٗاۗ وَمَا تُنفِقُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

(273) അല്ലാഹുവിന്റെ മാർഗത്തിൽ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രർക്കത്രെ (ദാനധർമങ്ങൾ നൽകേണ്ടത്); ഭൂമിയിൽ സഞ്ചരിക്കുവാൻ അവർക്ക് കഴിയുന്നതല്ല; നിമിത്തം, അറിയാത്തവൻ അവരെ ധനികന്മാരായി കണക്കാക്കുന്നു; അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്; അവർ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് (ഒന്നും) ചോദിധ ഇങ്ങനെയുള്ളവർക്കത്രെ ദാനധർമങ്ങൾ നൽകേണ്ടത്. പ നിങ്ങൾ നല്ലതായുള്ളത് എന്ത് ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു. (273) ദരിദ്രർക്ക് ا ّ َ ِ ين َ യാതൊരു കൂട്ടരായ അവർ തടഞ്ഞുവെക്കപ്പെട്ടു, മുടക്കപ്പെട്ടിരിക്കുന്നു اللها അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് കഴിയുകയില്ല الأر ഭൂമിയിൽ സഞ്ചരിക്കുവാൻ, യാത്രക്ക് അവരെ കണക്കാക്കും, ഗണിക്കും അറിയാത്തവൻ, മൂഢൻ ധനികൻമാരെന്ന് الت ആത്മാഭിമാനം പാലിക്കൽ നിമിത്തം നിനക്കവരെ മനസ്സിലാക്കാം അവരുടെ ലക്ഷണം (അടയാളം) കൊണ്ട് അവർ ചോദിക്കുകയില്ല الن ّ َ اس َ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് നിങ്ങൾ എന്ത് ചിലവഴിക്കുന്നതായാലും നല്ലതായിട്ട് اللها എന്നാൽ നിശ്ചയമായും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാണ് ആർക്കായാലും ദാനധർമം ചെയ്യുന്നത് നല്ല കാര്യമാണെന്ന് കഴിഞ്ഞ വ ചനത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, അതിന് ഏറ്റവും അർഹരായവർ ആരാണെന്ന് ഈ വചനത്തിൽ പ്രസ്താവിക്കുന്നു. മക്കായിൽ ഹിജ്റഃ വന്നവരും പാർപ്പിടമോ ഉപജീവന മാർഗമോ ഇല്ലാത്തവരുമായ കുറേ സ്വഹാബികൾ മദീനാ പള്ളിക്കോലായിലും പരിസരത്തുമായി കഴിഞ്ഞുകൂടുന്നുണ്ടായിരുന്നു. ഇസ്ലാമിക വിജ്ഞാനം സമ്പാദിക്കുക, നബി തിരുമേനി യുടെ നിർദ്ദേശപ്രകാരം സമരങ്ങളിലും സൈനിക നടപടികളിലും പങ്കെടുക്കുക മുതലായ ദീനീ സേവനങ്ങളിൽ മുഴുകിയവരായിരുന്നു അവർ. "സ്വുഫ്ഫത്തുകാർ' الصفة ) (കോലായയിൽ താമസിക്കുന്നവർ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ ഏറെക്കുറെ മുന്നൂറ് പേരുണ്ടായിരുന്നു. ഇവർക്കാണ് ദാനധ ർമങ്ങളിൽ മുൻഗണന നൽകപ്പെടേണ്ടതെന്ന് അല്ലാഹു ഉണർത്തുന്നു. ഇക്കാലത്ത് സ്വുഫ്ഫത്തുകാർ മതവിജ്ഞാന സമ്പാദനം തുടങ്ങിയ ദീനീസേവനങ്ങളിൽ ഏർപ്പെട്ട് ജീവിത മാർഗത്തിന് വകയില്ലാതെ ബുദ്ധിമുട്ടുന്നവർക്കും ഇതുപോലെ എല്ലാ കാലത്തും മുൻഗണന നൽകേണ്ടതുണ്ടെന്നും , അവർക്കുവേണ്ടി ധനം ചിലവഴിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പുണ്യക ർമമാണെന്നും ഈ വചനത്തിൽ നിന്ന് ഗ്രഹിക്കാവുന്നതുമാകുന്നു. സ്വുഫ്ഫത്തുകാ -രുടെ മാതൃകാപരമായ ചില സ്വഭാവങ്ങൾ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധാർ ഹമാണ്:- അല്ലാഹുവിന്റെ മാർഗത്തിൽ തടഞ്ഞുവെക്കപ്പെട്ടവരാണ്. അതെ, ഭൗതികമായ ഉദ്ദേശ്യങ്ങളൊന്നും അവർക്കില്ല. അല്ലാഹുവിന്റെ മതത്തിനു -വേണ്ടി അവർ നാടും വീടും ത്യജിച്ചുപോന്നു. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കലും, ഇസ്ലാമിന് വേണ്ടി തങ്ങളാൽ കഴിയുന്ന ത്യാഗങ്ങൾ അനുഷ്ഠിക്കലുമാണവരുടെ ജീവിതലക്ഷ്യം. (2) ഭൂമിയിലൂടെ സഞ്ചരിച്ചു കച്ചവടം, കൃഷി മുതലായവ നട -ത്തുവാനുള്ള പരിതഃസ്ഥിതികളും സൗകര്യവും അവർക്കില്ല. (3) അതേസമയം അവരുടെ യഥാർത്ഥ സ്ഥിതിഗതികളെക്കുറിച്ച് അറിയാത്തവർ അവരെപ്പറ്റി കേവലം ധനികൻമാരാണെന്നായിരിക്കും ധരിക്കുക . കാരണം, അവർ അത്രക്കും ആത്മാഭിമാനം സംരക്ഷിക്കുന്നവരാകുന്നു. അവരുടെ പെരുമാറ്റത്തിലോ, സംസാരത്തിലോ ദാരിദ്യ്രത്തിന്റെയും, ഞെരുക്കത്തിന്റെയും സൂച -നകൾ അവർ പ്രകടിപ്പിക്കുകയില്ല. (4) പക്ഷേ, ചില പ്രത്യേക ലക്ഷണങ്ങൾവിനയം, ഒതുക്കം, വിളർത്ത മുഖം, ഒട്ടിയ വയർ, പരവശപ്പെട്ട ശരീരം, കീറിയതും പഴയതുമായ വസ്ത്രം ആദിയായ അടയാളങ്ങൾവഴി അവരുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുവാൻ കഴി -യുന്നതാണ്. വിശപ്പിന്റെ കാഠിന്യംമൂലം അവരിൽ ചിലർ പളളിയിൽ നമസ്കാരവേളയിൽ വീണുപോകുകയും, ഉൾനാട്ടുകാരായ അറബികൾ അത് കാണുമ്പോൾ അവർക്ക് ഭ്രാന്താണെന്ന് ധരിക്കുകയും ചെയ്യുമായിരുന്നു. ബുഖാരീ (റ) രേഖെ പ്പടുത്തിയ ഒരു ഹദീഥിൽ അബൂഹുറയ്റഃ (റ) പറയുകയാണ്: "സ്വുഫ്ഫത്തിന്റെ ആൾക്കാരിൽ എഴുപത് പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ഒരാൾക്കെങ്കിലും ഒരു തട്ടം (രണ്ടാം മുണ്ട്) ഉണ്ടായിരുന്നില്ല. ഒന്നുകിൽ ഒരു തുണി, അല്ലെങ്കിൽ ഒരു കരിമ്പടം ( കമ്പിളി). അതവർ തോളുകളിൽ കെട്ടിയിരിക്കും. ചിലത് കണങ്കാലിൽ പകുതിവരെയും, ചിലത് ഞെരിയാണിവരെയും എത്തുമായിരിക്കും. ഗുഹ്യസ്ഥാനം കാണാതിരിക്കുവാനായി അവർ അത് (കൈകൊണ്ട്) കൂട്ടിപ്പിടിച്ചുകൊണ്ടിരിക്കുമായിരുന്നു.' (5) എന്നാലും മറ്റുള്ളവരോട് യാചിക്കുകയോ, വല്ലതും ചോദി ച്ചു ബുദ്ധിമുട്ടിക്കുകയോ അവർ ചെയ്കയില്ല. അനിവാര്യമായ ഘട്ടത്തിൽപോലും വല്ലതും ആവശ്യപ്പെട്ടാൽ അത് മാന്യമായ നിലയിലും സൂചനാരൂപത്തിലുമായിരിക്കും. ഇവർക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഇതിൽ നിന്നെല്ലാം സ്പഷ്ടമാണല്ലോ. യാചനയും, അന്യരോട് ചോദിച്ചു വാങ്ങുന്നതും ഇസ്ലാമിൽ എത്രമാത്രം ആക്ഷേപകരമായിട്ടാണ് ഗണിക്കപ്പെട്ടിരിക്കുന്നതെന്ന് താഴെ കാണു -ന്നതുപോലെയുള്ള പല നബി വചനങ്ങളിൽ നിന്നും മനസ്സിലാകുന്നതാണ്: (1) ബുഖാരീ, മുസ്ലിം (റ) മുതലായവർ പല മാർഗങ്ങളിലൂടെയും രേഖപ്പെടുത്തിയ ഒരു നബി വചനത്തിന്റെ സാരമാണിത്: "ഒന്നോ രണ്ടോ കാരക്കയോ , ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്താൽ മടങ്ങിപ്പോകുന്ന ഈ അലഞ്ഞു നടക്കുന്നവരല്ല സാധുക്കൾ. പരാശ്രയം കൂടാതെ കഴിക്കാവുന്ന ധനമില്ലാതെയും, ദാന -ധർമം ലഭിക്കാത്തവണ്ണം മറ്റുള്ളവർക്ക് തന്നെപ്പറ്റി മനസ്സിലാക്കുവാൻ കഴിയാതെയും, മനുഷ്യരോട് ഒന്നും ചോദിക്കാതെയും ഇരിക്കുന്നവനാണ് സാധു.' (2) ബുഖാരീയും മുസ്ലിമും (റ) ഉദ്ധരിച്ച മറ്റൊരു നബിവചനം : "നിങ്ങളിലൊരാൾ ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുന്നതായാൽ, അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയത്ത് അവന്റെ മുഖത്ത് ഒരു പിച്ച് മാംസവും ഉണ്ടായിരിക്കുകയില്ല.' (3) "ധനം വർദ്ധിക്കുവാനായി ആരെങ്കിലും ജനങ്ങളോട് ചോദി ച്ചു വാങ്ങുന്നതായാൽ, അവൻ തീക്കനലാണ് ചോദിക്കുന്നത്. ആകയാൽ അവൻ, (ചോ -ദ്യം) കുറക്കുവാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ അധികരിപ്പിക്കുവാൻ ശ്രമിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ.' (മു.) (4) ആർ അഭിമാനം കാക്കുവാൻ ശ്രമിക്കുന്നുവോ അവന് അല്ലാഹു ഭിമാനം കാത്തുകൊടുക്കും. ആർ ധന്യത പ്രകടിപ്പിക്കുന്നുവോ അവന് അല്ലാഹു ധ ന്യത നൽകും.' (ബു; മു.) (5) ഒരവസരത്തിൽ ഖബീസ്വഃ (റ) എന്ന സ്വഹാബിയോട് നബി പറഞ്ഞതിന്റെ സാരമിതാണ്: "ചോദിച്ചുവാങ്ങുവാൻ മൂന്നാളുകൾക്കേ പാടുള്ളൂ; വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതുവരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചുപോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവ -രെയും, ഇന്ന ആൾക്ക് ദാരിദ്യ്രം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് ബുദ്ധിമാൻമാർ പറയത്തക്കവിധം ദാരിദ്യ്രം പിടിപെട്ട ആൾക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും. പിന്നീടവൻ നിറുത്തണം. ഇതല്ലാത്ത ചോദ്യംഖബീസ്വാഹറാമാ -കുന്നു. അത് തിന്നുന്നവൻ ഹറാം തിന്നുകയാണ്. (മു.) വിഭാഗം - 38
2:274

ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُم بِٱلَّيۡلِ وَٱلنَّهَارِ سِرّٗا وَعَلَانِيَةٗ فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

(274) യാതൊരു കൂട്ടർ, രാത്രിയും പകലും, രഹസ്യമായും, പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചിലവഴിക്കുന്നുവോ, അവർക്ക് അവരുടെ റബ്ബിന്റെ അടുക്കൽ അവരുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെ മേൽ യാതൊരു ഭയവുമില്ല; അവർ വ്യസനപ്പെടുകയുമില്ല. (274) ചിലവഴിക്കുന്നവർ തങ്ങളുടെ സ്വത്തുക്കളെ ب ِ الل ّ َ ي ْ ل ِ രാത്രിയിൽ َّ َ ار ِ َ و പകലിലും س ِ ر ّ ً ا രഹസ്യമായി و َ ع َ لان ِ ي َ ة ً പരസ്യമായും എന്നാൽ അവർക്ക് അവരുടെ പ്രതിഫലം ഉണ്ടായിരിക്കും തങ്ങളുടെ റബ്ബിന്റെ അടുക്കൽ ഒരു പേടിയും ഇല്ല അവരുടെ മേൽ അവർ വ്യസനപ്പെടുകയുമില്ല. രാപ്പകൽ വ്യത്യാസമെന്യെ രഹസ്യമായും പരസ്യമായും സന്ദർഭത്തിനും കഴിവിനുമനുസരിച്ച് അല്ലാഹുവിന്റെ പ്രീതിയെ ലക്ഷ്യമാക്കിക്കൊണ്ട് സൽക്കാര്യങ്ങളിൽ ധനം ചിലവഴിക്കുന്നവർക്ക് അവരുടെതായ വമ്പിച്ച പ്രതിഫലങ്ങൾ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ടെന്നും, അല്ലാഹുവിന്റെ അടുക്കൽ ചെല്ലുമ്പോൾ അതവർക്ക് ലഭി -ക്കാതിരിക്കുകയില്ലെന്നും, അവർക്ക് ഒരു തരത്തിലുള്ള ഭയമോ വ്യസനമോ ഏർപ്പെടുക -യില്ലെന്നും അറിയിക്കുന്നു. വേണ്ടപ്പെട്ട എല്ലാ വിഷയത്തിലുമുള്ള ധനവ്യയം ഇതിൽ ഉൾപ്പെടുന്നതാണ്. പ്രസിദ്ധമായ ഒരു ഹദീഥിൽ സ അ്ദുബ്നു അബീവക്ക്വാസ് (റ) നോട് നബി അരുളിച്ചെയ്ത ഒരു വചനം ഇവി ടെ സ്മരണീയമാകുന്നു; "അല്ലാഹുവിന്റെ മുഖത്തെ - പ്രീതിയെതേടിക്കൊണ്ട് നീ ചിലവഴിക്കുന്ന ഏതൊരു ചിലവും തന്നെ, തനിക്ക് അതുമൂലം പദവിയും, ഉയർച്ചയും വർദ്ധിക്കാതിരിക്കുകയില്ലതന്റെ ഭാര്യയുടെ വായിലേക്ക് കൊടുക്കുന്ന ഭക്ഷണം വരെ' (ബു-; മു.) ഇബ്നുമസ്-ഊദ് (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം; "ഒരു മുസ്ലിം (അല്ലാഹു -വിന്റെ) പ്രതിഫലം കണക്കിലെടുത്തുകൊണ്ട് തന്റെ വീട്ടുകാർക്കുവേണ്ടി ചിലവഴിച്ചാൽ അത് അവന്റെ വക ഒരു ധർമമായിത്തീരുന്നതാണ്.' (ബു; മു.)
2:275

ٱلَّذِينَ يَأۡكُلُونَ ٱلرِّبَوٰاْ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِي يَتَخَبَّطُهُ ٱلشَّيۡطَٰنُ مِنَ ٱلۡمَسِّۚ ذَٰلِكَ بِأَنَّهُمۡ قَالُوٓاْ إِنَّمَا ٱلۡبَيۡعُ مِثۡلُ ٱلرِّبَوٰاْۗ وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ فَمَن جَآءَهُۥ مَوۡعِظَةٞ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمۡرُهُۥٓ إِلَى ٱللَّهِۖ وَمَنۡ عَادَ فَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

(275) പലിശ(മുതൽ) തിന്നുന്നവർ, ബാധ (അഥവാ ഭ്രാന്ത്) നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവൻ എഴുന്നേൽക്കുന്ന പോലെയല്ലാതെ എഴുന്നേൽക്കുന്നതല്ല. അത് (സംഭവിക്കുന്നത്) "നിശ്ചയമായും കച്ചവടം ധ ക്രയവിക്രയം പ പലിശപോലെത്തന്നെയാണ്' എന്ന് അവർ പറഞ്ഞത് കൊണ്ടത്രെ. കച്ചവടം ധ ക്രയവിക്രയം പ അല്ലാഹു അനുവദനീയമാക്കുകയും, പലിശ അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഏതൊരുവന് തന്റെ റബ്ബിൽ നിന്നുള്ള സദുപദേശം വന്നിട്ട് അവൻ (അതിൽ നിന്ന്) വിരമിച്ചുവോ, -എന്നാലവന് മുൻകഴിഞ്ഞത് ഉണ്ടായിരിക്കും. ധ അതവന് എടുക്കാം. പ അവന്റെ കാര്യം അല്ലാഹുവിങ്കലേക്കുമാകുന്നു. ധ അവൻ തീരുമാനമെടുത്തുകൊള്ളും. പ യാതൊരുവർ (വീണ്ടും) ആവർത്തിച്ചുവോ, അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു; -അവർ അതിൽ നിത്യവാസികളായിരിക്കും. (275) തിന്നുന്നവർ الر ِ ّ ب َ ا പലിശ അവർ എഴുന്നേൽക്കുകയില്ല എഴുന്നേൽക്കുന്നതുപോലെയല്ലാതെ ي ِ َ ّ ا യാതൊരുവൻ അവനെ മറിച്ചു വീഴ്ത്തും الش പിശാച് ബാധ (ഭ്രാന്ത്) നിമിത്തം, സ്പർശനത്താൽ ذ َ ل ِ ك َ അത് അവർ പറഞ്ഞ (പറയുന്ന)-തുകൊണ്ടാണ് നിശ്ചയമായും വിൽപന, കച്ചവടം, ക്രയവിക്രയം الر പലിശമാതിരിതന്നെയാണ് َّل اللها അല്ലാഹു അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു വിൽപന, കച്ചവടം അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു الر ِ ّ ب َ ا പലിശയെ എന്നാൽ ആർക്ക് വന്നുവോ സദുപദേശം തന്റെ റബ്ബിൽനിന്ന് എന്നിട്ടവൻ വിരമിച്ചു, ഒഴിവായി ُ َ ف َ എന്നാലവനുണ്ടായിരിക്കും മുൻകഴിഞ്ഞത് അവന്റെ കാര്യം َ ِ إ ِ َّ اللها അല്ലാഹുവിങ്കലേക്കായിരിക്കും ആരെങ്കിലും മടങ്ങിയാൽ, ആവർത്തിച്ചാൽ എന്നാൽ അക്കൂട്ടർ الن നരകത്തിന്റെ ആൾക്കാരാകുന്നു അവരതിൽ നിത്യവാസികളായിരിക്കും കഴിഞ്ഞ ഏതാനും വചനങ്ങളിൽ ദാനധർമങ്ങളെക്കുറിച്ച് പലതും വി വരിച്ചശേഷം, അവയുമായി എല്ലാ നിലക്കും വിപരീതമായ പലിശയെക്കുറിച്ച് ഈ വചനത്തിലും തുടർന്നുള്ള ചില വചനങ്ങളിലും പ്രസ്താവിക്കുന്നു. സദുദ്ദേശ്യം, ഔദാര്യം, ഹൃദയശുദ്ധി, ത്യാഗം, പരസഹായം, സാധുദയ, സാമൂഹ്യനന്മ ആദിയായ സൽഗുണങ്ങളാണ് ദാനധർമങ്ങൾക്ക് പ്രചോദനം നൽകുന്നതെങ്കിൽ, നേരെമറിച്ച് ദു രുദ്ദേശ്യം, കുടിലമനസ്കത, സ്വാർത്ഥം, അതിമോഹം, ചൂഷണം, സാമൂഹ്യദ്രോഹം ആ ദിയായ ദുർഗുണങ്ങളാണ് പലിശയുടെ പ്രേരകങ്ങൾ. ധർമം നൽകുന്നവൻ അതിനുപകരം മറ്റൊന്ന് പ്രതീക്ഷിക്കുന്നില്ല. കൊടുത്ത സംഖ്യപോലും അവന് നഷ്ടപ്പെടുന്നു. പലിശക്കാരന് അവൻ കൊടുത്ത സംഖ്യയും പുറമെ ഒരു നിശ്ചിത തുകയും മടക്കിക്കിട്ടുന്നു. ധർമിഷ്ഠൻ തന്റെ ബുദ്ധിമുട്ടുപോലെ മറ്റുള്ളവരുടെ ബുദ്ധിമുട്ടും കണക്കാക്കി അവെ ര സഹായിക്കുകയാണെങ്കിൽ, പലിശക്കാരൻ തന്റെ ആവശ്യം കഴിച്ചു മിച്ചമിരിക്കുന്ന ധ നത്തെ അൽപകാലത്തേക്ക് മറ്റുള്ളവർക്ക് വിട്ടുകൊടുക്കുന്നതിന്റെ പേരിൽ പാവപ്പെ -ട്ടവരുടെ ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്തു സമ്പാദിക്കുകയാണ് ചെയ്യുന്നത്. അവൻ -നീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയതിൽ നിന്ന് അന്യനെ സഹായിക്കുന്നുവെങ്കിൽ, ഇവൻ അന്യന്റെ അദ്ധ്വാനം പിഴിഞ്ഞെടുക്കുകയും, അവന്റെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. ദാനധർമങ്ങൾ മനുഷ്യത്വപരമായ സൽസ്വഭാവത്തെ പ്രതിനിധാനം ചെ യ്യുന്നു. അതോടുകൂടി അല്ലാഹുവിന്റെ പ്രീതിക്കും പ്രതിഫലത്തിനും അവൻ പാത്രമാ -കുകയും ചെയ്യുന്നു. പലിശയാകട്ടെ, പൈശാചിക സ്വഭാവവും. അത് അല്ലാഹു -വിന്റെ ശാപകോപങ്ങൾക്കും ശിക്ഷക്കും കാരണമായിത്തീരുകയും ചെയ്യും. ഇങ്ങനെ ഏത് വശത്തിലൂടെ നോക്കിയാലും അവ രണ്ടും പരസ്പരവിരുദ്ധങ്ങളത്രെ. പലിശ മുതൽ ഉപയോഗിക്കുന്നവരെപ്പറ്റി ّ َ ِ ين َ الر (പലിശതിന്നുന്നവർ) എന്ന പ്രയോഗം അല്ലാഹുവിന് അവരോടുള്ള വെറുപ്പിനെ സൂചിപ്പി -ക്കുന്നു. ധനം കൊണ്ടുള്ള പ്രയോജനങ്ങളിൽ ഏറ്റവും മുഖ്യമായത് വചനം അവതരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പലിശക്കച്ചവടക്കാരുടെ ഉപജീവന മാർഗം തന്നെ അതാ -യിരുന്നു. നിഷിദ്ധവും അക്രമവുമായ മാർഗങ്ങളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്നവരെപ്പറ്റി ആക്ഷേതിന്നുക' എന്ന പ്രയോഗം ക്വുർ-ആനിൽ റയും കാണാം. പലിശ വാങ്ങുന്നവർ മാത്രമല്ല, അതിൽ ഏതെങ്കിലും നിലക്ക് പങ്കുവഹിക്കുന്നവരും കുറ്റക്കാർ തന്നെ. ജാബിർ (റ) പറയുന്നു: "പലിശ തിന്നുന്നവനെയും, അത് തീറ്റുന്നവനെയും അതിന്റെ ഇരുസാക്ഷികളെയും, അതിന്റെ എഴുത്തുകാരനെ യും നബി ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരി -ക്കുന്നു.' (അ-; മു; -ദാ; - തി). "ഹറാമായ' വിഷയത്തിൽ സഹായിക്കുന്നതും പങ്ക് വഹിക്കുന്നതും ഹറാമ് തന്നെയാണെന്നുള്ളത് ഒരു പൊതുതത്വമത്രെ. പക്ഷേ, കുറ്റത്തിൽ എല്ലാവരും ഭാഗഭാക്കാണെങ്കിലും പലിശ വാങ്ങുന്നവന്റെ കുറ്റം മറ്റുള്ളവരെക്കാൾ കഠിനമാ -യിരിക്കുമെന്ന് പറയേണ്ടതില്ല. വിനാശകരങ്ങളായ ഏഴ് മഹാപാപങ്ങളിൽ നബി പലിശയെയാണ് ഒന്ന് എണ്ണിയിട്ടുള്ളതെന്ന കാര്യവും പ്രസിദ്ധമാകുന്നു. വേറൊരു ഹദീഥിൽ, പലിശ എഴുപത് വിധത്തിലുണ്ടെന്നും, അവയിൽ ഏറ്റവും ലഘുവായത് ഒരാൾ അവന്റെ മാതാവിനെ വിവാഹം കഴിക്കുന്നതിന് തുല്യമാണെന്നും നബി അരുളിച്ചെയ്തിരിക്കുന്നു. (ജ: ബ.) ربوا (രിബാ) എന്ന മൂലപദമാണ് "പലിശ' എന്ന് ഭാഷാന്തരം ചെയ്യപ്പെടുന്നത്. ഇതിന് ഭാഷാർത്ഥം "വളർച്ച' അല്ലെങ്കിൽ "വർദ്ധനവ്' എന്നത്രെ. മൂലധനം വർദ്ധിച്ച് വളർന്നു കിട്ടുന്ന ആദായമാണല്ലോ പലിശ. പലിശ ഇടപാടുകൾ സ്വഭാവേന രണ്ട് ഇനമായി വിഭജിക്കപ്പെടുന്നു. അതായത്: (1) കടക്കാരന് അവധി അനുവദിക്കുന്നതിന്റെ പേരിൽ ഈടാക്കപ്പെടുന്ന ആദായം. ഇത് سيئة€لا ابر (അവധിപ്പലിശ) എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഇനത്തിൽ അറ - ബികൾക്കിടയിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതും, അവർ പലിശ ഇടപാടുകളായി ഗണിച്ചു വന്നിരുന്നതും മൂന്നുതരം ഇടപാടുകളായിരുന്നു. ഒന്ന്: വല്ല സാധനവും അവധിവെച്ചു ഒരു സംഖ്യക്ക് വിറ്റ ശേഷം, അത് വാ ങ്ങിയവൻ ആ അവധിക്ക് വില തീർക്കാത്തപക്ഷം, വീണ്ടും അവധി നീട്ടി കൊടുക്കുകയും, വിലയുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യും. പിന്നെയും അവധി വീണ്ടും നീട്ടി കൊടുക്കേണ്ടിവരുന്ന പക്ഷം വീണ്ടും സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യും. രണ്ട്: ഇത്ര കാലത്തേക്ക് ഇന്ന തോതിൽ ആദായം കൂട്ടിത്തരണമെന്ന നിശ്ചയത്തോടെ കടം കൊടുക്കുക. മൂന്ന്: കടത്തിന് ഒരു നിശ്ചിത അവധിവെക്കുകയും അന്ന് ഇത്ര സംഖ്യ കൂ ട്ടിത്തരണമെന്ന് നിശ്ചയിക്കുകയും ചെയ്യുക. ഇതിലെല്ലാം തന്നെ കടത്തിന് അവധി നൽകുന്നതിന്റെ പേരിലാണ് മൂലസംഖ്യയെക്കാൾ വർദ്ധനവ് ഈടാക്കുന്നതെന്ന് വ്യക്തമാണ്. ഇന്ന് നിലവിലുള്ള എല്ലാ പലിശ ഇടപാടുകളും വിശകലനം ചെയ് താൽകാലാനുസൃതമായ ചില വ്യവസ്ഥകളും ഉപാധികളും മൂന്നിലൊരു തരത്തിൽ ഉൾപ്പെട്ടതായി കാണാം. (2) സ്വർണം സ്വർണത്തിനും, ഗോതമ്പ് ഗോതമ്പിനുമെന്നപോലെ , ഒരു സാധനം ശിർക്ക്, സിഹ്ർ, അന്യായമായകൊല, പലിശതിന്നൽ, നാഥകളുടെ ധനം തിന്നൽ, യുദ്ധത്തിൽ നിന്ന് പിൻമാറിപ്പോരൽ, പതിവ്രതകളായ സത്യവിശ്വാസിനികളെപ്പറ്റി വ്യഭിചാരാരോപണം നടത്തൽ ഇവയാണ് ആ ഏഴെണ്ണം (ബു; മു.) ഇത് ر ِ ب َ ا എന്നും ربوا എന്നും എഴുതപ്പെടുന്നു. മുസ്വ്ഹഫുകളിൽ ربوا എന്നാണ് സാധാരണ എഴുതപ്പെടാറുള്ളത്. സാധനത്തിന് വിൽക്കുമ്പോൾ (കൈമാറുമ്പോൾ ) വസൂലാക്കപ്പെടുന്ന അധികാദായം. ഇത് ر ِ ب َ ا الف َ ضل (മിച്ചപ്പലിശ) എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന് ر ِ با النقد (റൊക്കപ്പലിശ) എന് നും പറയപ്പെടും. ഈ മിച്ചാദായം പ്രത്യക്ഷ -ത്തിൽ കച്ചവടലാഭമായി കരുതപ്പെടാവുന്നതുകൊണ്ട് ഇത്തരം ഇടപാടുകളെ അറബികൾ പലിശ ഇടപാടുകളായി ഗണിച്ചുവന്നിരുന്നില്ല. മാത്രമല്ല, കടക്കാ -രന് അവധി അനുവദിക്കുന്നതിന്റെ പേരിൽ ആദായം ഈടാക്കുകയെന്ന തത്വം ഇതിൽ വ്യക്തവുമല്ല -ല്ലോ. അതുകൊണ്ടാണ്താഴെ ഇനം പലിശയെ സ്വഹാബികളിൽപെട്ട ചില വ്യക്തികൾ ആദ്യം നിഷേധിച്ചതും, പിന്നീട് നബി -യുടെ ഹദീഥുകളെപ്പറ്റി അറിവായപ്പോൾ ആ അഭിപ്രായത്തിൽ നിന്ന് മടങ്ങിയതും. ആ ധാരണ നീക്കം ചെയ്യാനായിരിക്കാം രണ്ടാമത്തെ ഇനം പലിശയെപ്പറ്റി ഹദീഥുകളിൽ കൂടു -തൽ വിശദീകരിച്ചു കാണുന്നതും. അല്ലാഹുവിനറിയാം. നബി പ്രസ്താവിച്ചതായി അബൂസ-ഈദിൽ ഖുദ്രീ (റ) ഉദ്ധരിച്ചിരിക്കുന്നു: "സ്വർണം സ്വർണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, യവം യവത്തിനും, കാരക്ക കാരക്കക്കും, ഉപ്പ് ഉപ്പിനും തുല്യത്തിന് തുല്യമായും, കൈക്ക് കയ്യായും ആയിരിക്കണം (വിൽക്കുന്നത്). ആരെങ്കിലും അധികം നൽകുകയോ , അധികം ആവശ്യപ്പെടുകയോ ചെയ്താൽ അത് പലിശയായിത്തീർന്നു. വാങ്ങുന്നവനും കൊടുക്കുന്നവനും ഇതിൽ സമമാണ്. (ബു; മു.) ഹദീഥിന്റെ ചില വാചകങ്ങളിൽ "നിങ്ങൾ ഏറ്റക്കുറവ് വരുത്തരുത്' എന്നും, ചില വാചകങ്ങളിൽ "ഈ ജാതികൾ വ്യ കൈക്കു -കയ്യായി (െറാക്കമായി)-ട്ടാണെങ്കിൽനിങ്ങൾ ഉദ്ദേ -ശിച്ചപ്രകാരം വിറ്റുകൊള്ളുക' എന്നും വന്നിട്ടുണ്ട്. അക്ഷരവ്യത്യാസങ്ങളും പദവ്യത്യാസങ്ങളും കാണപ്പെടുമെങ്കിലും ഈ ആശയം വ്യക്തമാക്കിക്കൊണ്ടുള്ള പല ഹദീഥുകളും ബുഖാരീ, മുസ്ലിം (റ) തുടങ്ങിയ ഹദീഥ് പണ്ഡിതൻമാർ പല മാർഗങ്ങളിലൂടെയും, പല സ്വഹാബികൾ വഴിയായും ഉദ്ധരിച്ചിട്ടുണ്ടെന്നുള്ളത് പ്രസ്താവ്യമാകു -ന്നു. അബൂസ-ഈദിൽ ഖുദ്രീ (റ) വീണ്ടും ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "നബി യുടെ അടുക്കൽ ബിലാൽ (റ) കുറച്ച് ബാനീ (എന്ന ഉയർന്നതരം) കാരക്ക കൊണ്ടുവരുകയുണ്ടായി. "ഇത് എവിടെനിന്ന് (കിട്ടി) എന്ന് നബി ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞങ്ങളുടെ പക്കൽ കുറച്ചു താണതരം കാരക്കയുണ്ടായിരുന്നു. അതിൽ നിന്ന് രണ്ട് വീതം വാങ്ങിയതാണ്'. അപ്പോൾ തിരുമേനി പറഞ്ഞു: "ആവൂ! തനി പലിശ! തനി പലിശ! അങ്ങനെ ചെയ്യരുത്. താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന പക്ഷം, കാരക്ക വേ റെ ഒരുവിൽപനയായി വിറ്റേക്കുക. എന്നിട്ട് അതിന് (മറ്റേത്) വാങ്ങിക്കൊള്ളു -ക.' (ബു; മു.) പലിശയുടെ കലർപ്പിന് മാർഗമായിത്തീരുന്ന മറ്റു പല ഇടപാടുകളെ യും ഇതുപോലെ നബി വിരോധിച്ചിട്ടുണ്ട്. അവ ഹദീഥ് ഗ്രന്ഥങ്ങളിലും മറ്റും സുലഭമാകുന്നു. കാലാവധി അനുവദിക്കുന്നതിന്റെ പേരിൽ അസൽ സംഖ്യയെക്കാൾ കൂടുതൽ ഈടാക്കുന്നതാണല്ലോ പ്രത്യക്ഷത്തിൽ പലിശയായി ഗണിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധനം അതേ ഇനത്തിൽപെട്ട സാധനത്തിന് വിൽക്കുമ്പോൾ വിൽക്കുന്നവനോ വാങ്ങു -ന്നവനോ കൂടുതൽ അളവ് കൈപറ്റുന്നതും, രണ്ടിലൊരാൾക്ക് അവധി അനുവദിക്കുന്നതും പലിശ ഇടപാടുകളോട് അതിന് സാദൃശ്യം വരുത്തുന്നു. അതുകൊണ്ടാ ണ് ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പലിശ ഇടപാടുക -ളിലടങ്ങിയ ദോഷവശങ്ങൾ ഉണ്ടെന്ന് തോന്നിക്കുന്ന എല്ലാ ഇടപാടുകളും ഇസ്ലാമിൽ നിന്ന് നിർമാർജ്ജനം ചെയ്യണമെന്ന നിലക്കാണ് നബി ഇത്തരം ഇടപാടുകളെല്ലാം പലിശ നിഷിദ്ധമാക്കിയ പലിശയുടെ -യും, പലിശ ഏർപ്പെടുന്ന ഇടപാടുകളുടെയും വിശദീകരണം നൽകുകയും, പലിശ ടപാടുകളുമായി സാമ്യമുള്ള ഇടപാടുകൾ വിരോധിക്കുകയുമാണ് നബി ഇത് മുഖേന ചെയ്തിരിക്കുന്നത്. കൂടാതെ, ഒരേ ഇനത്തിൽപെട്ട വസ്തുക്കളെ ഏതെങ്കിലും ചില ആവശ്യത്തെ മുൻനിർത്തി സഹോദരങ്ങൾ തമ്മിൽ കൈമാറ്റം ചെയ്യേണ്ടതായി വരുമ്പോൾ അതിന്റെ പേരിൽ ഒരു ആദായം പറ്റുവാൻ തുനിയാതെ, അന്യോന്യം സഹായസഹകരണം ചെയ്യേണ്ടതിനുള്ള ഒരു പ്രോത്സാഹനം കൂടി ഇതിൽ അടങ്ങിയിരിക്കുന്നു. കൂടിയേ കഴിയൂ എങ്കിൽമേലുദ്ധരിച്ച ബിലാൽ (റ)ന്റെ സംഭവത്തിലും മറ്റും നബി പറഞ്ഞത് പോലെകയ്യിലുള്ള സാധനം റൊക്കം വിലക്ക് വിറ്റു ആ വിലകൊണ്ട് ആവശ്യമുള്ള സാധനം വേറെ വാങ്ങാവുന്നതുമാണല്ലോ. എന്നിട്ടെങ്കിലും പലിശയുടെ ചുവയിൽനി മുസ്ലിംകൾ സംശുദ്ധമായിരിക്കേണ്ടതുണ്ടെന്നാണ് ബിലാൽ (റ)നോട് നബി കൽപിച്ചതിൽ നിന്ന് വ്യക്തമാകുന്നത്. ഹദീഥുകളിൽ എടുത്തു പറയപ്പെട്ട മേൽക്കണ്ട ആറ് വസ്തുക്കളുടെ വിൽപനയിൽഹദീഥിൽ പ്രസ്താവിച്ച പ്രകാരമല്ലാതെ അവ വിറ്റാൽപലിശ ഏർെ പ്പടുമെന്ന കാര്യത്തിൽ മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതൻമാർക്കിട -യിൽ ഭിന്നാഭിപ്രായമില്ല. ആ ആറിൽ മാത്രമേ പലിശ ഏർപ്പെടുകയുള്ളൂവെന്നാണ് ഒരു വി ഭാഗക്കാരുടെ അഭിപ്രായം. ആ ആറിന് പുറമെയുള്ള സാധനങ്ങളിലും പലിശ ഏർപ്പെടു -മെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായം.(-വിശദവിവരം യഥാസ്ഥാനങ്ങളിൽനിന്ന് അറിയേണ്ടതുമാകുന്നു.) ഏതായാലും, ഹദീഥുകളിൽനിന്ന് ഷദ്ധ്യമാംവണ്ണം അറിയപ്പെടുന്നതാണ് മിച്ചപ്പലിശ ( ر ِ با الفضل )യും ഇസ്ലാമിൽ നിഷിദ്ധമാണെന്ന്. നബി യുടെ ഹദീഥുകൾ പ്രമാണമായി അംഗീകരിക്കുന്ന ഒരാൾക്കും അതംഗീകരിക്കാതിരിക്കുവാൻ നിർവാഹമില്ല. പലിശ തിന്നുന്നവരെപ്പറ്റി ബാധ നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവൻ എഴുന്നേൽക്കുന്നതുപോലെയല്ലാതെ അവർ എഴുന്നേ ൽക്കുകയില്ല എന്നത്രെ അല്ലാഹു പറഞ്ഞത്. ഭ്രാന്തിനെ ഉദ്ദേശിച്ച് م َ س ّ (മസ്സ്) എന്ന് അറബികൾ പറയാറുണ്ടായിരുന്നു. "ബാധ, സ്പർശനം' എന്നൊക്കെയാണ് അതിന് വാക്കർത്ഥം. പിശാചിന്റെ ബാധ -നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ ധാരണയിൽ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആ വാക്ക് പ്രയോഗത്തിൽ വന്നത്. ആ ധാരണ നുസരിച്ചുള്ള പ്രയോഗം മാത്രമാണ് പിശാച് മറിച്ചു വീഴ്ത്തുക ( الش എന്ന വാക്ക്പിശാച് ആരെയും മറിച്ചു ചിലർ പറയുന്നു. പല കാരണങ്ങളാൽ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാൻ ന്യായം കാണുന്നില്ല. മരണാനന്തരം ക്വബ്റുകളിൽനിന്ന് പുനർജ്ജീവിച്ചു എഴുനേൽക്കു -മ്പോൾ പലിശ തീറ്റക്കാർക്കുണ്ടാകുന്ന അവസ്ഥയാണിത് എന്നാണ് മിക്ക ക്വുർ-ആൻ വ്യാ ഖ്യാതാക്കളുടെയും അഭിപ്രായം. ഐഹിക ജീവിതത്തിൽ ഓരോരുത്തരും കൈക്കൊണ്ടിരുന്ന നടപടികൾക്കനുയോജ്യമായ ചില അവസ്ഥാ വിശേഷങ്ങൾ ക്വിയാമ -ത്തുനാളിൽ എല്ലാവരിലും വെളിപ്പെട്ടു കാണുമെന്നുള്ളത് ക്വുർ-ആനിൽ നിന്നും ഹ ദീഥിൽനിന്നും പൊതുവെ അറിയപ്പെട്ടതാകുന്നു. ധനം കബളിപ്പിച്ചെടുത്തവൻ കബളിപ്പിച്ചെടുത്ത വസ്തുവുമായി ക്വിയാമത്ത് നാളിൽ വരും എന്ന് (3: 161 ൽ) അല്ലാഹു പറയുന്നു. വുദ്വൂ ചെയ്യുന്നതിന്റെ ഫലമായി ക്വിയാമത്തുനാളിൽ സത്യവിശ്വാസികളുടെ മുഖവും കൈകാലുകളും വെളുവന്നിരിക്കുന്നു. പലിശ തിന്നുന്നവ -രുടെ വയറ് വീടുകളെപ്പോലെ വലുതായിരിക്കുമെന്നും ബൈഹക്വീ (റ) ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിട്ടുണ്ട്. ഇതുപോലെ വേറെയും പലതും കാണാം. അപ്പോൾ, പലിശമുതൽെ കാണ്ട് വയറുനിറച്ചു വന്നതിന്റെ ഫലമായി ക്വിയാമത്തുനാളിൽ അവർക്ക് ശരിക്ക് എഴുനേൽക്കുവാനോ നടക്കുവാനോ കഴിയാതെ, ഭ്രാന്തൻമാരെപ്പോലെ ചരിഞ്ഞും മറിഞ്ഞും വീണുകൊണ്ടിരിക്കുമെന്ന് സാരം. മറ്റൊരഭിപ്രായം ഇതാണ്: പലിശക്കാർ ഭ്രാന്തും ലഹരിയും പിടിപെട്ടവരെപ്പോലെയായിരിക്കും ഭൂമിയിൽ വർത്തിക്കുക. അഥവാ ധനം ശേഖരിക്കുവാൻ വേണ്ടി അവർ ഭ്രാന്തൻമാരെപ്പോലെ എന്തും ചെയ്തുകൊണ്ടിരിക്കും എന്ന് സാരം. പലിശക്കാർക്ക് ഈ നിന്ദ്യാവസ്ഥ അനുഭവപ്പെടാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു: "കച്ചവടം പലിശപോലെത്തന്നെയാണ് എന്ന്, അവർ പറ -ഞ്ഞത് നിമിത്തമാണത്'. മുതൽ മുടക്കി ആദായം എടുക്കലാണ് പലിശ. അത് കുറ്റമാ -ണെങ്കിൽ കച്ചവടവും കുറ്റകരമാകേണ്ടതല്ലേ, അതും ആദായമെടുക്കൽ തന്നെയാണല്ലോ. എന്നിരിക്കെ പലിശ വാങ്ങൽ തെറ്റായതും, കച്ചവടം ചെയ്യൽ തെറ്റില്ലാത്തതുമാകു -ന്നതെങ്ങനെ?! എന്നൊക്കെയാണ് അവർ പറഞ്ഞതിന്റെ താൽപര്യം. ഇത് പഴയ കാലത്തെ അപരിഷ്കൃതരായിരുന്ന ആ അറബികളിൽ നിന്ന് മാത്രം ഉയർന്ന ഒരു പഴഞ്ചൻ ന്യായമല്ല. എല്ലാ നിലക്കും പരിഷ്കൃതവും പുരോഗമിച്ചവരുമെന്ന് കരു -തപ്പെടുന്ന ഇന്നത്തെ ചില മഹാരഥൻമാരിൽനിന്നുപോലും കേൾക്കാവുന്ന ഒരു ന്യായവാദമാണിത്. പലിശവാങ്ങി തിന്നുകയെന്ന അക്രമത്തിന് പുറമെ, ആ അക്രമത്തെ ന്യായീകരിക്കുവാൻ വേണ്ടിയുള്ള മറ്റൊരു അക്രമവുമാണിത്. എന്നാൽ, ഇതിന് അല്ലാഹു നൽകുന്ന മ റുപടി നോക്കുക: َّل َ ح َ أ ُ َّ اللها رلا (അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കിയിരിക്കുന്നു. പ ലിശയെ അവൻ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.) കച്ചവട ടപാടും, പലിശ ഇടപാടും തമ്മിലുള്ള വ്യത്യാസമോ, ഒന്ന് അനുവദനീയവും മറ്റേത് നിഷിദ്ധവും ആക്കുവാനുള്ള കാരണമെന്താണെന്നോ അല്ലാഹു ഈ മറുപടിയിൽ സ്പർ ശിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സാധാരണക്കാർ മുതൽ സാമ്പത്തിക ശാസ്ത്ര വിദ -ഗ്ദ്ധൻമാർവരെയുള്ള എല്ലാവർക്കുംപലിശപ്രിയൻമാരും അവരുടെ സഹകാരിക -ളുമല്ലാത്ത ഏവർക്കും -അൽപം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതാണ് രണ്ടും തമ്മിലു ള്ള വ്യത്യാസം. അതിനെക്കാളെല്ലാം ഗൗരവമേറിയ ഒരു തത്വമാണ് ഈ വാക്യത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതായത്:- മനുഷ്യനടക്കമുള്ള സകല വസ്തുക്കളുടെയും സ്രഷ് ടാവും, പരിപാലകനും, രക്ഷാധികാരിയുമാണ് അല്ലാഹു. എല്ലാം അവന്റെ അടിമ യും ഉടമയിലും. മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവും, നാഗരീകവുമായ എല്ലാവി ധ നന്മക്കും പുരോഗതിക്കും വേണ്ടത് എന്തൊക്കെയാണ്, ഏതൊക്കെയാണ് എന്ന് മനുഷ്യനെക്കാൾ അറിയുന്നവനും അവൻ തന്നെ. എന്നിരിക്കെ, നിയമനിർമാണത്തിന്റെ സാ ക്ഷാൽ അധികാരവും അർഹതയും അവന് മാത്രമാണുള്ളത്. അതനുസരിക്കാൻ മ നുഷ്യൻ ബാധ്യസ്ഥനുമാകുന്നു. അതിലേ അവന് യഥാർത്ഥത്തിൽ രക്ഷയുമുള്ളൂ. അതുകൊണ്ട് ഏതൊരു കാര്യത്തിലും അല്ലാഹു അത് അനുവദിച്ചിട്ടുണ്ടോ, നിരോധിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് അതിനെ പിൻപറ്റുകയത്രെ മനുഷ്യന്റെ കടമ. അവന്റെ നിയമങ്ങളിലടങ്ങിയ യുക്തിതത്വങ്ങളെ മനസ്സിലാക്കുന്നതും ആരായുന്നതും നല്ലതുതന്നെ. പ ക്ഷേ, അത് ബോധ്യപ്പെട്ടെങ്കിലേ ആ നിയമങ്ങൾ അനുസരിക്കൂ എന്നുവെക്കുവാൻ മനുഷ്യന് പാടില്ല. അതിൽ കുതർക്കവും ന്യായവാദവും നടത്തുവാൻ അവന് അർഹതയുമില്ല. എന്നൊക്കെയാണ് സൂചനകൾ. അല്ലാഹു തുടരുന്നു: "ആകയാൽ, ഏതൊരുവന് തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശം വന്നിട്ട് അവൻ അതിൽ നിന്ന് വിരമിച്ചാൽ, മുമ്പ് കഴി -ഞ്ഞുപോയത് അവനുണ്ടായിരിക്കും.' അതായത്, പലിശ ഏർപ്പാട് ഇത്രയും കടുത്ത പാപമാണെന്നും, അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് അത് വർജ്ജി -ക്കേണ്ടതാണെന്നും വിവരം കിട്ടിയ ഉടനെ അതിൽ നിന്ന് വല്ലവരും വിരമിച്ചു നിലവിലുള്ള ഇടപാട് തുടരാതെയും പുതിയ ഇടപാട് നടത്താതെയിരുന്നാൽ, മുമ്പ് പലിശയായി വസൂൽ ചെയ്തിരുന്ന സംഖ്യയൊന്നും തിരിച്ചു കൊടുക്കേണ്ടതുമില്ല എന്ന് താൽപര്യം. എന്നാൽ അവൻ വിരമിച്ചു കഴിഞ്ഞുവെങ്കിലും അതിൽ അവന്റെ യന്താണ്? ശുദ്ധമനസ്സോടും അനുസരണ ബുദ്ധിയോടും കൂടിയാണോ വിരമിച്ചത്? തല്ല, പ്രതിഷേധത്തോടും വെറുപ്പോടും കൂടിയാണോ? തന്റെ ഇടപാടുകാരെ അവ ൻ എത്ര കണ്ട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്? എന്നിത്യാദി കാര്യങ്ങളൊന്നും ഇപ്പോൾ ചുഴിഞ്ഞന്വേഷിക്കേണ്ടതില്ല. അതെല്ലാം അല്ലാഹു പരിശോധിച്ചു വേണ്ടതു ചെയ്തുകൊള്ളും ക്കയാണ് اللها (അവന്റെ കാര്യം അല്ലാഹുവിങ്കലേക്കാണ്) എന്ന വാക്യത്തിന്റെ സാ രം. സയ്യിദുറശീദ്രിദ്വാ (റ) ചൂണ്ടിക്കാട്ടിയതുപോലെ, പലി ശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കൽപനയെ കുറിച്ച് അറിയുന്നതിന്റെ മുമ്പ് വാങ്ങി ഉപയോഗിച്ച പ ലിശ മടക്കിക്കൊടുക്കൽ നിർബന്ധമില്ലെങ്കിലും കൂടുതൽ നല്ലത് മടക്കിക്കൊടുക്കലാണെന്നത്രെ അല്ലാഹു പറഞ്ഞ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. എനി വല്ലവരും ഇൗ ഉപദേശം വിലവെക്കാതെ പിന്നെയും പഴയപടി തുടരുകയോ, പുതിയ പലിശ ഇടപാട് നടത്തുകയോ ചെയ്തുവെങ്കിലോ? അല്ലാഹു പറയുന്നു: (വല്ലവരും ആവർത്തിക്കുന്ന പക്ഷം, അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു. അവര -തിൽ സ്ഥിരവാസികളുമായിരിക്കും). പലിശ ഏർപ്പാട് എത്രമേൽ ഗൗരവ -പ്പെട്ട അപരാധമായിട്ടാണ് അല്ലാഹു കണക്കാക്കിയിരിക്കുന്നതെന്ന് ഈ താക്കീതിൽ നിന്ന് മനസ്സിലാക്കാവുന്നതാകുന്നു. പലിശ ഇടപാട് നടത്തുക മാത്രമല്ല; അതിനെ ന്യായീ -കരിക്കുകയും അതിനായി അല്ലാഹുവിന്റെയും റസൂലിന്റെയും വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകകൂടി ചെയ്യുന്നവർ ഈ താക്കീത് പ്രത്യേകം ഓർമിച്ചിരിക്കേണ്ടതുണ്ട്. പലിശ ഇസ്ലാമിൽ കർശനമായി വിരോധിക്കപ്പെട്ടിട്ടുള്ള ഒരു മഹാപാപമാണെന്ന് പാലെവിശദാംശങ്ങളിൽ പല ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുള്ള ഒരു വിഷയമാണത്. ഇന്നത്തെ സാമ്പത്തിക തത്വശാസ്ത്രങ്ങളും ഭരണവ്യവസ്ഥകളും അവയെ കൂടുതൽ സങ്കീർണമാക്കിക്കൊണ്ടുമിരിക്കുന്നു.. അബൂഹുറയ്റഃ (റ)-യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥ് ഇവിടെ പ്രസ്താവ്യമത്രെ. അതിങ്ങനെയാണ്: "ജനങ്ങൾ പലിശ തിന്നുന്ന ഒരു കാലം അവരിൽ വരും.' എന്ന് നബി പറഞ്ഞു. അപ്പോൾ ചോദിക്കപ്പെട്ടു: "എല്ലാ മനുഷ്യരുമോ?' തിരുമേനി പറഞ്ഞു: "അതിൽ നിന്ന് തിന്നിട്ടില്ലാത്തവർക്ക് അതിന്റെ പൊടിപടലത്തിൽ നിന്നും ബാധിക്കുന്നതാണ്.' (അ-; ദാ-; ന- ; ജ) അതുകൊണ്ട് കഴിയുന്നതും പലിശ ഇടപാടുകളിൽ നിന്നും, അതിന്റെ പൊടിപടലങ്ങളിൽ നിന്നും സ്വന്തം ദേഹങ്ങളെ കാത്തുരക്ഷിക്കുവാൻ ഓരോ സത്യവിശ്വാസിയും ജാഗരൂകരായിരിക്കേണ്ടതുണ്ട്. പലിശയുടെ നേരിയ ചുവയെങ്കിലും ഉണ്ടാകാവുന്ന ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും, അത്തരം ഇടപാടുകളെ ശുദ്ധമായ ഇടപാടു -കളാക്കി ന്യായീകരിക്കുവാൻ ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള പോംവഴി. താ ഴെ കാണുന്നതുപോലെയുള്ള ഹദീഥുകൾ ഇതിന് മാർഗദർശകങ്ങളായിരിക്കുന്നതാണ്:- നബി യിൽ നിന്ന് ഇങ്ങനെ പഠിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഹസ്നുബ്നു-അലി (റ) ഉദ്ധരിക്കുന്നു: "നിനക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതിനെ വിട്ടു ആശയക്കുഴപ്പമുണ്ടാക്കാത്തതിലേക്ക് തിരി -യുക. കാരണം, സ ത്യം മനസ്സമാധാനവും അസത്യം ആശയക്കുഴപ്പവുമായിരിക്കും' (അ-; തി-; ന.) (2) വാബിസ്വഃ (റ)-യോട് നബി ഒരിക്കൽ ചോദിച്ചു: "താൻ പുണ്യത്തെയും പാപത്തെയുംപറ്റി ചോദിക്കുവാൻ വന്നിരിക്കുകയാണോ?' അദ്ദേഹം " അതെ' എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ തിരുമേനി വിരലുകൾ കൂട്ടിപിടിച്ചു അദ്ദേഹ -ത്തിന്റെ നെഞ്ചിൽ കൊട്ടിക്കൊണ്ട്: "തന്റെ മനസ്സിനോട് വിധി തേടിക്കൊള്ളുക' എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. പിന്നീട് പറഞ്ഞു: "പുണ്യം എന്നാൽ ഏതൊന്നിന്റെ നേരെ മനസ്സിന് സമാ -ധാനവും, ഹൃദയത്തിന് ശാന്തതയും ഉണ്ടായിത്തീരുന്നുവോ അതാണ്. പാപം എന്നാൽ, ജനങ്ങൾ (എന്ത്) വിധി പറഞ്ഞാലും ശരി, മനസ്സിൽ കെട്ടിപ്പിണവുണ്ടാക്കു -ന്നതും, നെഞ്ചിൽ ആശങ്ക ഉളവാക്കുന്നതുമായിരിക്കും.' (അ; ദാരിമി.) (3) നബി പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു: "ഹറാമിൽനിന്ന് ഉൽഭവിച്ചുണ്ടായ മാംസം സ്വർഗത്തിൽ കടക്കുകയില്ല. ഹറാമിൽ നിന്ന് ഉത്ഭവിച്ചുണ്ടായ മാംസത്തിന് കൂടുതൽ അർഹമായിട്ടുള്ളത് നരകമാകുന്നു.' (അ-; ദാ-; ബ.) (4) നബി പറഞ്ഞതായി ഇബ്നു മസ്-ഊദ് (റ) ഉദ്ധരിക്കുന്നു: "ഏതൊരടിയാനും ഹറാമിന്റെ ധനം സമ്പാദിച്ചു അതിൽ നിന്ന് ധർമം ചെയ്യുന്നതായാൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല; അതിൽ നിന്ന് ചിലവഴിച്ചാൽ തിൽ ബർക്കത്ത് (അഭിവൃദ്ധി) നൽകപ്പെടുന്നതുമല്ല: അത് ബാക്കിവെച്ചു (മരണപ്പെട്ടു) പോയാൽ അതവന് നരകത്തിലേക്കുള്ള യാത്രാസാമഗ്രിയാകാതിരിക്കുകയുമില്ല.' (അ; ശറഹുസ്സുന്ന:) അല്ലാഹു നമ്മെയെല്ലാം അവന്റെ വിധിവിലക്കുകൾ സൂക്ഷിച്ചു ജീവിക്കു ന്ന സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.
2:276

يَمۡحَقُ ٱللَّهُ ٱلرِّبَوٰاْ وَيُرۡبِي ٱلصَّدَقَٰتِۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ

(276) പലിശയെ അല്ലാഹു തുടച്ചു നീക്കുന്നു; ദാനധർമങ്ങളെ അവൻ വളർത്തുകയും ചെയ്യുന്നു. അല്ലാഹു വാകട്ടെ, മഹാ പാപിയായ നന്ദികെട്ട (അഥവാ അവിശ്വാസിയായ) എല്ലാവരെയും (ഒരാളെയും) ഇഷ്ടപ്പെടുന്നതുമല്ല. (276) തുടച്ചുനീക്കും, മായിക്കും, അഭിവൃദ്ധിയില്ലാതാക്കും ُ َّ اللها അല്ലാഹു الر ِ ّ ب َ وا പലിശയെ അവൻ വളർത്തുക (അഭിവൃദ്ധിപ്പെടുത്തുക)യും ചെയ്യും الص ദാനധർമങ്ങളെ ُ َّ اللها َ و അല്ലാഹു ഇഷ്ടപ്പെടുക (സ്നേഹിക്കുക)-യില്ല لَّ എല്ലാ (ഓരോ) നന്ദികെട്ടവരെയും, അവിശ്വാസക്കാരനെയും ٍ أ َ ث ِ (മഹാ---കടുത്ത) പാപിയായ ദാനധർമങ്ങളെ സംബന്ധിച്ച പ്രസ്താവനകളെ കഴിഞ്ഞ വചനത്തിൽ പലിശയെക്കുറിച്ച് പ്രസ്താവിച്ചത്. ഈ വചനത്തിൽ രണ്ടിന്റെയും അനവൈരുദ്ധ്യം അല്ലാഹുചൂണ്ടിക്കാട്ടുന്നു. പലി -ശയെ തുടച്ചുനീക്കുകയും, ദാനധർമങ്ങളെ വളർത്തുകയും ചെയ്യുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം പലിശക്കാരുടെ ധനമെല്ലാം നശിച്ചുപോകുമെന്നും, ധർമം ചെയ്യുന്നവരുടെ ധനം വർദ്ധിച്ചുകൊണ്ടേ ഇരിക്കുമെന്നുമല്ല. ചിലപ്പോൾ അങ്ങനെ ണ്ടങ്കിലും മറിച്ചും സംഭവിക്കാറുണ്ടെന്നുള്ളത് നിഷേധിക്കുവാൻ നിവൃത്തിയില്ല. സംതൃപ്തിയോടുംകൂടി ജീവിക്കുക, സമൂഹമദ്ധ്യെ മാന്യതയും അന്തസ്സും ഉണ്ടായിത്തീരുക, ജനങ്ങളുടെ സ്നേഹാദരവുകൾ ലഭിക്കുക മുതലായ ധനം മൂലം ഇഹത്തിൽ ലഭിക്കുവാനുള്ള നേട്ടങ്ങൾ. പലിശക്കാരെ ഇത്തരം കാര്യങ്ങളൊന്നും അവർക്ക് ലഭിക്കുവാനില്ല. ധനം വർദ്ധിക്കും തോറും അവർക്ക് പിശുക്കും ആർത്തിയും സമാധാനക്കുറവും വർദ്ധിക്കുകയാണ് ചെയ്യുക. ജനങ്ങളുടെ വെറുപ്പും ശത്രുതയും വർദ്ധിച്ചുകൊണ്ടുമിരിക്കും. പര -ലോകത്തിലാകട്ടെ, ആ ധനം കൊണ്ട് യാതൊരു ഉപകാരവും അവർക്കില്ല. വേണ്ടപ്പെട്ട വിഷയത്തിൽ തന്നെ -ഹറാമായ സമ്പാദ്യമായത് മൂലം അവർക്ക് പുണ്യം ലഭിക്കുവാനില്ല. ഹറാമായ ധനം ഉപയോഗിച്ചു നടത്തപ്പെടുന്ന കാ ര്യങ്ങൾ അവർക്ക് ദോഷകരമായി പരിണമിക്കുകയും ചെയ്യുന്നതാണ്. ധർമിഷ്ഠനെ സംബന്ധിച്ചിടത്തോളം, അവൻ ചെയ്യുന്ന എല്ലാ ചിലവുകൾക്കും അല്ലാഹുവിങ്കൽ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുകയും അവന്റെ ധർമങ്ങൾ അല്ലാഹു വളർത്തി വലുതാക്കുകയും ചെയ്യും. ധ നം കുറഞ്ഞുപോയാലും ഉള്ളതിൽ അവന് സംതൃപ്തിയും മനസ്സമാധാനവും ഉണ്ടായിരിക്കും. ജനങ്ങൾക്ക് അവനോട് സ്നേഹവും അനുഭാവവും വർദ്ധിച്ചുകൊണ്ടു -മിരിക്കും. കൂടാതെ, പലിശയെയും ദാനധർമങ്ങളെയും സംബന്ധിച്ച് മുമ്പ് കഴിഞ്ഞുപോയ വചനങ്ങളിൽ നിന്നും, മേലുദ്ധരിച്ച ഹദീഥുകളിൽ നിന്നും, വേറെയും ചില വസ്തുതകൾ മനസ്സിലാക്കുവാൻ കഴിയുന്നതാണ്. ഇബ്നുമസ്-ഊദ് (റ)ൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു നബി വചനത്തിൽ ഇങ്ങനെ വന്നിരിക്കുന്നു: അധികമുണ്ടായാലും പര്യവസാനം കുറവിലേക്കായിരിക്കും.' (അ; ജ) ശുദ്ധമായ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കസമാനം വല്ലവരും ധർമം ചെയ്താൽ, അതിനെ നിങ്ങളിലൊരാൾ തന്റെ യ ലാളിച്ചു വളർത്തുന്നതുപോലെ അല്ലാഹു അവന് വേണ്ടി അതിനെ വളർത്തി മലപോലെ വലു -താക്കുമെന്ന് ബുഖാരിയും, മുസ്ലിമും (റ) രേഖപ്പെടുത്തിയ ഹദീഥ് തിനുമുമ്പ് നാം കാണുകയുണ്ടായി. അല്ലാഹു പറയുന്നു: "പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ലദുഷിച്ചതിന്റെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി' : 163) "ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തുവെച്ചാൽ അതിൽ അവന് നാം നന്മ വർദ്ധിപ്പി ച്ചു കൊടുക്കുന്നതാണ്.' (ശൂറാ: 23) "മഹാപാപിയായ നന്ദികെട്ട ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.' എന്ന വാക്യം വളരെ ഗൗരവസ്വരത്തിലുള്ള ഒരു വാക്യമാകുന്നു. ഒരു പൊതു -തത്വമെന്ന നിലക്കാണ് ആ വാക്യം നിലകൊള്ളുന്നത്. എന്നാലും പലിശക്കാരെപ്പറ്റി അതി ൽ പ്രത്യേകം ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് സന്ദർഭംകൊണ്ട് വ്യക്തമാണ്. അല്ലാഹു തനിക്ക് അനുവദിച്ചുകൊടുത്ത ഹലാലായ ധനവും സമ്പാദ്യവുംകൊണ്ട് മതിയാക്കാതെ, ദുഷിച്ച മാർഗത്തിലൂടെ അന്യന്റെ ധനം ചൂഷണം ചെയ്യുന്നവനാണല്ലോ പലിശക്കാരൻ. അപ്പോൾ , അവൻ നന്ദികെട്ടവനും മഹാപാപിയുമാണെന്ന് പറയേണ്ടതില്ല. അവനെ ല്ലാഹു ഇഷ്ടപ്പെടുകയില്ലെന്ന് പറഞ്ഞതിന്റെ താൽപര്യം അവനോട് അല്ലാഹുവിന് അനിഷ്ട വും വെറുപ്പുമാപക്കൽ നിന്ന് വല്ല സഹായമോ രക്ഷയോ അവന് കി ട്ടുകയില്ലെന്നുമാകുന്നു. ഇതിൽപരം കഷ്ടവും നഷ്ടവും മറ്റെന്താണുള്ളത്?! അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ. അല്ലാഹുവിന്റെ ഇഷ്ടത്തിന് പാത്രമായിത്തീരുന്നവരും, അവനോട് നന്ദിയുള്ളവരും എങ്ങനെയുള്ളവരായിക്കുമെന്ന് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു:-
2:277

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

(277) നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും, നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്തവർ, അവർക്ക് തങ്ങളുടെ റബ്ബിന്റെ അടുക്കൽ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെ മേൽ യാതൊരു ഭയവുമില്ല; അവർ വ്യസനപ്പെടുകയുമില്ല. (277) നിശ്ചയമായും വിശ്വസിച്ചവർ അവർ പ്രവർത്തിക്കുകയും ചെയ്തു الص സൽക്കർമങ്ങളെ അവർ നിലനിറുത്തുകയും ചെയ്തു الص َّ لاة َ നമസ്കാരം الز അവർ സക്കാത്ത് കൊടുക്കുകയും ചെയ്തു അവർക്ക് അവരുടെ പ്രതിഫലം ഉണ്ട് -അവരുടെ റബ്ബിന്റെ അടുക്കൽ ഒരു ഭയവുമില്ല അവരുടെ മേൽ ُ ْ و َ لا യ അവർ ഇല്ലതാനും അവർ വ്യസനപ്പെടുക പലിശനിരോധത്തെ തുടർന്ന് സത്യവിശ്വാസികൾ അറിഞ്ഞിരി -ക്കേണ്ടുന്ന ചില കാര്യങ്ങൾ അല്ലാഹു അറിയിക്കുന്നു:-
2:278–281

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَذَرُواْ مَا بَقِيَ مِنَ ٱلرِّبَوٰٓاْ إِن كُنتُم مُّؤۡمِنِينَ

فَإِن لَّمۡ تَفۡعَلُواْ فَأۡذَنُواْ بِحَرۡبٖ مِّنَ ٱللَّهِ وَرَسُولِهِۦۖ وَإِن تُبۡتُمۡ فَلَكُمۡ رُءُوسُ أَمۡوَٰلِكُمۡ لَا تَظۡلِمُونَ وَلَا تُظۡلَمُونَ

وَإِن كَانَ ذُو عُسۡرَةٖ فَنَظِرَةٌ إِلَىٰ مَيۡسَرَةٖۚ وَأَن تَصَدَّقُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

Passage continues through verse 2:281.

(278) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; പലിശയിൽനിന്നും (ഈടാക്കുവാൻ) ബാക്കിയുള്ളതിനെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുവിൻ; നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ, (279) എനി, നിങ്ങൾ (അങ്ങനെ) ചെയ്തില്ലെങ്കിൽ, അല്ലാഹുവിങ്കൽ നിന്നും, അവന്റെ റസൂലിൽ നിന്നുമുള്ള ഒരു (ഭയങ്കര) യുദ്ധത്തെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കുവിൻ! നിങ്ങളുടെ മൂലധനങ്ങൾ നിങ്ങൾക്കുണ്ടായിരിക്കും; നിങ്ങൾ അക്രമം ചെയ്കയുമില്ല, നിങ്ങളോട് അക്രമം ചെയ്യപ്പെടുകയുമില്ല (എന്ന നിലക്ക്). (280) വല്ല ഞെരുക്കക്കാരനും ഉണ്ടായെങ്കിൽ, ഒരു സൗകര്യം (ഉണ്ടാകുന്നത്) വരെ കാത്തിരിക്കലാണ് (വേണ്ടത്). നിങ്ങൾ ധർമമാ(ക്കി വിട്ടുകൊടു)- ക്കലാവട്ടെ, നിങ്ങൾക്ക് ഉത്തമവുമാകുന്നു; നിങ്ങൾക്ക് അറിയാവുന്നതാണെങ്കിൽ! (281) നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നതായ ദിവസത്തെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ. പിന്നെ, എല്ലാ (ഓരോ) ദേഹത്തിനും അത് സമ്പാദിച്ചുണ്ടാക്കിയത് ധ അതിന്റെ പ്രതിഫലം പ നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവരാകട്ടെ, അക്രമം ചെയ്യപ്പെടുകയില്ലതാനും. (278) വിശ്വസിച്ചവരേ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ നിങ്ങൾ വിട്ടുകളയുകയും ചെയ്യുവിൻ ബാക്കിയായത് الر ِ ّ بوا م ِ ن َ പലിശയിൽ നിന്ന് നിങ്ങളാകുന്നുവെങ്കിൽ സത്യവിശ്വാസികൾ (279) എനി നിങ്ങൾ ചെയ്തില്ലെങ്കിൽ എന്നാൽ നിങ്ങൾ അറിഞ്ഞുകൊള്ളുക, കേട്ടറിയുക ഒരു യുദ്ധത്തെ (പോരാട്ടത്തെ)-പ്പറ്റി َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് അവന്റെ റസൂലിൽ നിന്നും നിങ്ങൾ പശ്ചാത്തപിച്ചുവെങ്കിൽ എന്നാൽ നിങ്ങൾക്കുണ്ട് നിങ്ങളുടെ സ്വത്തുക്കളുടെ മൂലധനം, അസ്സൽ മുതൽ നിങ്ങൾ അക്രമിക്കുകയില്ല (അക്രമിച്ചുകൂടാ) നിങ്ങൾ അക്രമിക്കപ്പെടുകയുമില്ല (അക്രമിക്കപ്പെട്ടുകൂടാ) (280) ഉണ്ടായെങ്കിൽ വല്ല ഞെരുക്കക്കാരനും എന്നാൽ നോക്കൽ (കാത്തിരിക്കൽ) ഒരു സൗകര്യം നിങ്ങൾ ധർമമാക്കൽ (വിട്ടുകൊടുക്കൽ) നിങ്ങൾക്ക് ഉത്തമമാകുന്നു നിങ്ങൾ ആകുന്നുവെങ്കിൽ നിങ്ങൾ അറിയും (281) നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ ഒരു ദിവസത്തെ അതിൽ നിങ്ങൾ മടക്കപ്പെടും َ ِ إ ِ َّ اللها അല്ലാഹുവിങ്കലേക്ക് പിന്നെ നിറവേറ്റപ്പെടും, പൂർത്തിയായി കൊടുക്കപ്പെടും لُّ എല്ലാ ദേഹത്തിനും, ആത്മാവിനും അത് സമ്പാദിച്ചത് ْ ُ ) َ و -അവരാകട്ടെ, അവർ -അക്രമം (അനീതി) ചെയ്യപ്പെടുകയില്ല. 1-ാമത്തെ വചനത്തിൽ, ആദ്യമായി അല്ലാഹുവിന്റെ വിധിവിലക്കു -കൾ പാലിച്ചുകൊണ്ട് അവനെ സൂക്ഷിക്കണമെന്ന് മൊത്തത്തിൽ ഉണർത്തിയിരിക്കുന്നു. പിന്നീ -ട്, നിങ്ങൾ മുമ്പ് നടത്തിയിട്ടുള്ള പലിശ ഇടപാടുകളിൽ നിശ്ചയപ്രകാരം പിരി -ഞ്ഞുകിട്ടുവാൻ ബാക്കിയുള്ളതൊന്നും മേലിൽ വസൂലാക്കരുതെന്നും, അത് അപ്പടി ഉപേക്ഷിക്കുകതന്നെ വേണമെന്നും കൽപിക്കുന്നു. സത്യവിശ്വാസിയാണെന്ന് വാദിക്കുന്ന ഒരാൾക്കും ഈ കൽപന അനുസരിക്കാതിരിക്കുവാൻ നിവൃത്തിയില്ല എന്നത്രെ "നിങ്ങൾ സ ത്യവിശ്വാസികളാണെങ്കിൽ' എന്നവാക്കിന്റെ താൽപര്യം. സൈദ്ബ്നു അസ്ലം, ഇബ്നുജുറയ്ജ്, മുക്വാത്തിൽ, സുദ്ദീ ( റ) എന്നിവരിൽ നിന്ന് വന്നിട്ടുള്ള ചില രിവായത്തുകൾ കാണിക്കുന്നത് ഈ വചനം മക്കാ വി ജയം ഉണ്ടായതിന്റെ അടുത്ത കാലത്ത് അവതരിച്ചതാണെന്നാകുന്നു. ആ രിവായത്തുകളുടെ സാരം ഇപ്രകാരമാണ്: ഥക്വീഫ് ഗോത്രത്തിൽപെട്ട ബനൂ-അംറ് കുടുംബ -ങ്ങളിൽ ചിലർക്ക് മഖ്സൂം ഗോത്രക്കാരായ മുഗീറഃ കുടുംബത്തിലെ ചില അംഗങ്ങളിൽനിന്ന് കുറച്ച് പലിശ പിരിഞ്ഞുകിട്ടുവാൻ ബാക്കിയുണ്ടായിരുന്നു. എല്ലാവരും ഇസ് ലാമിനെ അംഗീകരിച്ച ശേഷം, ഥക്വീഫുകാർ തങ്ങൾക്ക് കിട്ടേണ്ടുന്ന ആ സംഖ്യ ആവശ്യപ്പെട്ടു. മുഗീറഃ കുടുംബങ്ങൾ തമ്മിൽ കൂടിയാലോചന നടത്തിയ ശേഷം, ഇസ്ലാമിൽ വെച്ചുണ്ടാകുന്ന സമ്പാദ്യം കൊണ്ട് ഞങ്ങൾ എനി പലിശ തന്നു തീർക്കുവാൻ തയ്യാറില്ലെന്ന് അവർ മറുപടി കൊടുത്തു. ഈ വിവരം നബി മക്കായിലെ അമീറായി നിശ്ചയിച്ചിരുന്ന അത്താബ് ( ع َ ت َ اب ابن اسيد رضـ ) തിരുമേനിക്ക് എഴുതി. ഈ അവസരത്തിലാണ് ഈ വചനം അവ -തരിച്ചത്. തിരുമേനി ഈ വചനം അറിയിച്ചുകൊണ്ട് മറുപടി യും അയച്ചു. അപ്പോൾ, ഥക്വീഫുകാർ; ഞങ്ങൾ അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുകയും, ബാക്കി പലിശ വിട്ടുകളയുകയും ചെയ്യുന്നുവെന്ന് പറയുകയും ചെയ്തു. പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കൽപന വരുന്നതിന് മുമ്പ് വാങ്ങിപ്പറ്റിയ പലിശസംഖ്യ തിരിച്ചു കൊടുക്കൽ നിർബന്ധമില്ലെന്ന് ഈ വചനത്തിൽ നിന്ന് വ്യക്തമാകുന്നു. ബാക്കി കിട്ടുവാനുള്ളത് ഉപേക്ഷിക്കണമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്. പലിശയായി മുമ്പ് വാങ്ങിയതൊക്കെ നന്നായിരിക്കുമെങ്കിലും അത് നിർബന്ധമാക്കുന്ന പക്ഷം അതനുഷ്ഠിക്കുവാൻ പലപ്പോഴും സാധ്യമാകാതെ വന്നേക്കും. മാത്രമല്ല, അത് കൈപ്പറ്റുമ്പോൾ അതിൽ നി യമതടസ്സമൊന്നും ഉണ്ടായിരുന്നില്ലാത്ത സ്ഥിതിക്ക് അത് മടക്കിക്കൊടുക്കുവാൻ നിർ ബന്ധിക്കുന്നതിന് ന്യായവുമില്ലല്ലോ. 2-ാമത്തെ വചനത്തിൽ, അങ്ങനെ ചെയ്യാത്തപക്ഷം, അതിന് തയ്യാറില്ലാത്തവർക്കെതിരെ അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കുമെന്ന് ശക്തിയായി താക്കീത് ചെയ്യുന്നു. ചെയ്തുപോയതിനെപ്പറ്റി ഖേദിച്ചു മടങ്ങിയാൽ മൂലധനംകടംകൊടുത്ത സംഖ്യരക്ഷപ്പെട്ടു കിട്ടുമെന്നും അറിയിച്ചിരിക്കുന്നു. "നിങ്ങൾ അക്രമിക്കുകയും, പറഞ്ഞതിന്റെ സാരം മൂലധനത്തെക്കാൾ അധികം വാങ്ങി അക്രമം ചെയ്യാനോ, അതിൽ നിന്ന് വല്ലതും വിട്ടുകൊടുത്തു അക്രമത്തിന് വിധേയരാകുവാനോ അനുവദിക്കുകയില്ല എന്നത്രെ. അല്ലാഹുവും റസൂലും ആരോ ട് യുദ്ധം പ്രഖ്യാപിക്കുന്നുവോ അവർ, പരലോകത്ത് അല്ലാഹുവിന്റെ ശാപകോപങ്ങൾക്കും ശിക്ഷക്കും വിധേയരായിരിക്കുമെന്നും, അവർ ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളാ -യിരിക്കുമെന്നും വ്യക്തമാണ്. പലിശയിൽ നിന്ന് പിൻതിരിഞ്ഞു മടങ്ങാത്തവരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചതിന്റെ താൽപര്യം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടുകാണാം. പ്രസ്തുത അഭിപ്രായങ്ങളുടെ ചുരുക്കം ഇതാണ്: (1) അവർ അല്ലാഹുവിന്റെ നിയമത്തിന് വഴങ്ങാത്തവരായതുകൊണ്ട് അവർ അല്ലാഹുവിന്റെയും റസൂലിന്റെയും വന്നും, അവർ അല്ലാഹുവിന്റെ കഠിനമായ കോപത്തിന് വിധേയരായിരിക്കുമെന്നുമു ള്ള ഒരു കനത്ത താക്കീതാണത്. പക്ഷേ, ആയത്തിലെ വാക്കുകൾക്ക് മുമ്പിൽ ഈ അഭിപ്രായത്തിന് പ്രസക്തി കാണുന്നില്ല. (2) അവർക്കെതിരെ ജനരോഷം ഉണ്ടായിത്തീരുകയും, അവരുമായി സമരങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുകയും ചെയ്യും. ഈ അഭിപ്രായം, കഴിഞ്ഞ വച -നത്തിൽ بوا االله َّ ُ الر ّ ِ (അല്ലാഹു പലിശയെ തുടച്ചു നീക്കും) എന്ന് പറഞ്ഞതിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപെടുത്താമെന്നല്ലാതെ, ഈ പ്രഖ്യാപനത്തി ന്റെ ഉദ്ദേശ്യമായിരിക്കുവാൻ ന്യായം കാണുന്നില്ല. ഈ അഭിപ്രായം സ്വീകരിക്കുന്ന ചില ആ ധുനിക പണ്ഡിതൻമാർ, ഇക്കാലത്ത് സർവ്വത്ര കാണപ്പെടുന്ന "മുതലാളിതൊഴിലാളി' സംഘട്ടനങ്ങളും, ധനിക വർഗവും ദരിദ്ര വർഗവും തമ്മിൽ നടമാടുന്ന വടംവലികളും ഈ യുദ്ധപ്രഖ്യാപനത്തിന്റെ സാക്ഷാൽക്കാരമായി ചിത്രീകരിക്കാറുണ്ട്. വാസ്ത -വത്തിൽ പ്രസ്തുത സംഘട്ടനങ്ങളും വടംവലികളും പരിശോധിച്ചാൽ, അധിക ഭാഗവും പലിശയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ലമറ്റു കാരണമെന്ന് കാണാവുന്നതാകുന്നു. (3) പലിശ ഇടപാടിൽ നിന്ന് വിരമിച്ചു മടങ്ങുവാൻ ആവശ്യപ്പെട്ടിട്ടും അവർ മടങ്ങാത്തപക്ഷം ഭരണാധികാരി അവരോട് യുദ്ധം പ്രഖ്യാപിക്കണം. റെ്റാറ്റ വ്യക്തികളാണെങ്കിൽ അവർ കൊലശിക്ഷക്കും വിധേയരായിരിക്കും. ഇതാണ് മറ്റൊ രു അഭിപ്രായം. ഇസ്ലാമിക ഭരണം നിലവിലുള്ളിടത്തേ ഇത് നടപ്പിൽ വരുത്തുവാൻ നിവൃത്തിയുള്ളൂവെന്ന് വ്യക്തമാണ്. സക്കാത്ത് കൊടുക്കുവാൻ വിസമ്മതിച്ച ജനങ്ങളോട് അബൂബക്ർ (റ) യുദ്ധം പ്രഖ്യാപിച്ചത് ചരിത്രപ്രസിദ്ധമാണല്ലോ. കവർച്ച, കൊല മുതലായ പൊതുജനദ്രോഹങ്ങൾ നടത്തുന്നവരെയും ഇസ്ലാമിക ഭരണകൂടം അടിച്ചമർത്തേണ്ടതായുണ്ട്. അതുപോലെയുള്ള ഒരു നടപടിയാണിതും. ഇതെ ത്ര മിക്ക ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. കൂടുതൽ യുക്തവും, ആയത്തിലെ വാക്കുകളോട് കൂടുതൽ യോജിച്ചു കാണുന്നതും ഇതുതന്നെ. ഥക്വീഫ് ഗോത്രക്കാരും മ ഖ്സും ഗോത്രക്കാരും തമ്മിൽ നടന്നതായി മുകളിൽ ഉദ്ധരിച്ച സംഭവത്തിൽ ഥക്വീഫ് ഗോത്രം പശ്ചാത്തപിക്കുവാൻ തയ്യാറില്ലാത്ത പക്ഷം, അവരോട് യുദ്ധം നടത്തുവാൻ നബി അത്താബ് (റ)ന് എഴുതിയ കത്തിൽ അറിയിച്ചിരുന്നുവെന്നും, ഥക്വീഫ്േ ഗാത്രക്കാർ "ഞങ്ങൾക്ക് അല്ലാഹുവിനോടും റസൂലിനോടും ഏറ്റുമുട്ടുവാൻ കഴിവില്ല' എന്ന് പറഞ്ഞുവെന്നും പലരും ഇവിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിക വാഴ്ച നിലവിലിസമുദായം അവരുടെ നേരെ തങ്ങളുടെ പ്രതി -ഷേധം പ്രകടിപ്പിക്കേണ്ടതാകുന്നു. "നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങിയാൽ നിങ്ങൾക്ക് നിങ്ങളുടെ മൂലധനം ലഭിക്കും. ( فلكم رؤس اموالكم تبتم وان എന് ന് പറഞ്ഞതിൽ നിന്ന് അവർ സ്വയം മടങ്ങാതെ ബലം പ്രയോഗിച്ചു മടക്കേണ്ടിവരുന്ന പക്ഷം അവരുടെ മൂലധനം കൂടി അവർക്ക് നൽകേണ്ടതില്ലെന്ന് വരുന്നു. പല പണ്ഡിതൻമാരും അങ്ങനെ അഭിപ്രായപ്പെ -ട്ടിട്ടുണ്ട് -താനും. 3-ാമത്തെ വചനത്തിൽ, കടക്കാരന് കടം വീട്ടുവാൻ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാൽ, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവന് ഒഴിവു -കൊടുക്കണമെന്നും, അതുവരെ അവനെ ബുദ്ധിമുട്ടിക്കരുതെന്നും കൽപിക്കുന്നു. എല്ലാ കടക്കാരെയും ബാധിക്കുന്ന ഒരു കൽപനയാണിത്. ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധ -പതിക്കേണ്ടുന്ന ഒരു കടമയുമാകുന്നു. കടസംഖ്യ പാടെ വിട്ടുകൊടുക്കണമെന്ന് അല്ലാഹു ശാസിക്കുന്നപക്ഷം, ബുദ്ധിമുട്ടുള്ളവർക്ക് കടം കൊടുത്തു സഹായിക്കുവാൻ ആരും തയ്യാറാകാതെ വരുമല്ലോ. എന്നാൽ, അത് ധർമമാക്കി വിട്ടുകൊടുക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമമെന്നും, നിങ്ങൾ കാര്യം വേണ്ടതുപോലെ മനസ്സിലാക്കുന്നുവെങ്കിൽ അതാണ് നിങ്ങൾ ചെയ്യേണ്ടതെന്നും പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുഴുവൻ വിട്ടുകൊടുക്കുന്നില്ലെങ്കിൽ അതിൽ കുറെ ഭാഗമെങ്കിലും വിട്ടുകൊടുത്താൽ അതും വളരെ നല്ലതാണെന്ന് പറയേണ്ടതില്ല. കടം വീട്ടുവാൻ കഴിയാതെ ഞെരുക്കം ബാധിച്ചവർക്ക് കടം തീർക്കുവാനുള്ള അവധി നീട്ടിക്കൊടുക്കുക, സംഖ്യ വിട്ടുകൊടു -ക്കുക മുതലായ ഇളവുകൾ പെയ്യുന്നത് സംബന്ധിച്ച് പല ഹദീഥുകളിലും വളരെയധികം ഊന്നിപ്പറഞ്ഞിരിക്കുന്നത് കാണാം. ഉദാഹരണത്തിന് മാത്രം ചിലത് ഉദ്ധരിക്കുന്നു:- (1) മുഹമ്മദുബ്നുക-അ്ബ് ( القرظى رضـ ) ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ചുരുക്കം:- അബൂക്വത്താദഃ (റ) അദ്ദേഹത്തിന്റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോ ൾ കടക്കാരൻ വെളിക്കുവരാതെ ഒളിച്ചിരിക്കുകയായി. ഒരിക്കൽ അവർ തമ്മിൽ കണ്ടു -മുട്ടി. ഞാൻ ഞെരുക്കക്കാരനാണ്, എനിക്ക് കടം തന്നു തീർക്കുവാൻ കഴിവില്ല എന്ന് അദ്ദേ ഹം അറിയിച്ചു. അപ്പോൾ അബൂക്വത്താദഃ (റ) ചോദിച്ചു: "അല്ലാഹുവിൽ സത്യമായും അതെയോ?' കടക്കാരൻ ഉത്തരം പറഞ്ഞു: "അല്ലാഹുവിൽ സത്യം! അതെ.' അപ്പോൾ അബൂക്വത്താദഃ (റ) കരഞ്ഞുംകൊണ്ട് ഇങ്ങനെ പറഞ്ഞു: "ക്വിയാമത്തുനാളിലെ ദുഃഖ ങ്ങളിൽ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആർക്കെങ്കിലും സന്തോഷമാണെങ്കിൽ, അവൻ ഞെരുക്കക്കാരന് ആശ്വാസം നൽകുകയോ, അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ.' എന്ന് റസൂൽ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. (അ; മു.) (2) നബി പറയുന്നു: "വല്ലവനും ഒരു ഞെരുക്കക്കാരന് താമസം കാടുക്കുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്ന പക്ഷം, ന്റ തണലല്ലാതെ മറ്റു തണലില്ലാത്ത ആ ദിവസം അല്ലാഹു അവന്റെ തണലിൽ അവന് തണൽ നൽകുന്ന -താണ്.' (അ; മു.) (3) അബൂസ-ഈദ് (റ) പറയുന്നു: "നബി യുടെ കാലത്ത് ഒരാൾ വാങ്ങിയിരുന്ന ഫലങ്ങളിൽ ആപത്ത് ബാധിച്ചു. അങ്ങനെ, അയാളുടെ കടം വർദ്ധിച്ചു. പ്പോൾ ജനങ്ങളോട് അദ്ദേഹത്തിന് ധർമം നൽകുവാൻ നബി പറഞ്ഞു. ജനങ്ങൾ ധർമം നൽകി. എന്നാലത് അദ്ദേഹത്തിന്റെ കടം തീർക്കുവാൻ മതിയായിരുന്നില്ല. അപ്പോൾ അദ്ദേഹത്തിന്റെ കടമിടപാടുകാരോട് നബി പറഞ്ഞു: "നിങ്ങൾക്ക് കിട്ടിയത് നിങ്ങൾ എടുത്തുകൊള്ളുവിൻ. അതല്ലാതെ നിങ്ങൾക്ക് ഒന്നുമില്ല.' (മു.) കടം വീ ട്ടുവാൻ കടം തീർക്കുവാൻ ക ഴിയുന്നത്ര ശ്രമം കൊടുത്തു തീർക്കുവാൻ ഒരു മാർഗവുമി -ല്ലാത്തപ്പോൾ ഭരണാധികാരി ഇടപെട്ട് കടബാധ്യതയിൽനിന്ന് കടക്കാരനെ ഴിവാ -ക്കണമെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. കടക്കാരെ സംബന്ധിച്ച് മറ്റൊരു വശം കൂടിയുണ്ട്. ഇക്കാലത്ത് ശഷിച്ചും ഈ വശത്തിന് വളരെ പ്രാധാന്യം കൽപിക്കേണ്ടിയിരിക്കുന്നു. കടം വാങ്ങിക്കഴിഞ്ഞാൽ, ഏതെങ്കിലും സൂത്രങ്ങളോ, ന്യായങ്ങളോ, കള്ളത്തെളിവുകളോ ഉപയോഗിച്ചു കടം കൊടുത്തു തീർക്കാതെ കഴിച്ചുകൂട്ടുവാൻ പലരും ശ്രമിക്കാറുണ്ട്. ഇതിനെപ്പറ്റിയും നബി പല ഹദീഥുകളിലും താക്കീത് ചെയ്തു കാണാം. ഉദാഹരണമായി : (1) ധനികൻ (കടം തീർക്കാതെ) അമാന്തം വരുത്തൽ അക്രമമാകുന്നു. നിങ്ങളിൽ ഒരാളെ ഒരു കഴിവുള്ളവനോടുകൂട്ടി ഏൽപിക്കപ്പെട്ടാൽ അവൻ വനെ പിൻതുടർന്നുകൊള്ളട്ടെ.' (ബു; മു.) അതായത് യഥാർത്ഥ കടക്കാരൻ തന്റെ കടം മറ്റൊരാളെ ഏൽപിച്ചു തരുകയും, ഏൽപിക്കപ്പെട്ട ആൾ കഴിവുള്ള ആളായിരിക്കുകയും ചെയ്താൽ ആ ഏൽപന സ്വീകരിക്കണമെന്നർത്ഥം' (2) "ആരെങ്കിലും ജനങ്ങളുടെ ധനം, അത് വീട്ടിക്കൊടുക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് (കടം) മേടിച്ചാൽ അത് അല്ലാഹു അവന് വീട്ടിക്കൊടുക്കും. ആരെ -ങ്കിലും അത് (കൊടുക്കാതെ) നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് മേടിച്ചാൽ അത് നശിപ്പിക്കുന്നതുമാണ്' (ബു.) (3) "ജനങ്ങളിൽ വെച്ച് ഉത്തമൻ അവരിൽവെച്ച് നന്നായി കടം വീട്ടുന്നവനാകുന്നു.' (മു.) (4) "ഉള്ളവൻ (കടം തീർക്കാതെ) അമാന്തം വരുത്തുന്നപക്ഷം, അവന്റെ മാനത്തെ സ്പർശിക്കലും (അവനെ) ശിക്ഷിക്കലും അനുവദനീയമാകുന്നു.' (ദാ; ന.) അവനോട് പരുഷമായി സംസാരിക്കുകയും, വേണ്ടിവന്നാൽ ബന്ധനത്തിലാക്കുക യും ചെയ്യാമെന്ന് സാരം. (5) അബൂക്വത്താദഃ (റ) പറയുന്നു: ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, കണ്ടുവോ? (ഇതൊന്നു പറഞ്ഞു തരണം): ഞാൻ ക്ഷമയുള്ളവനായും, അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിക്കുന്നവനായും, പിൻതിരിയാതെ മുന്നോട്ട് ചെല്ലുന്നവനായുംകൊണ്ടിരിക്കെ, അല്ലാഹുവിന്റെ മാർഗത്തിൽ (യുദ്ധത്തിൽ) വെച്ച് ഞാ ൻ കൊല്ലപ്പെട്ടുവെങ്കിൽ, എന്റെ പാപം അല്ലാഹു എനിക്ക് മാപ്പാക്കിതരുമോ?' അപ്പോൾ തിരുമേനി "അതെ' എന്ന് പറഞ്ഞു. എന്നിട്ട് അയാൾ തിരിഞ്ഞു പോയപ്പോൾ, അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു: "അതെ, കടം ഒഴികെ. (കടം അല്ലാഹു പൊറുക്കുകയില്ല. ) ജിബ്രിൽ എന്നോട് അങ്ങനെ പറഞ്ഞു തന്നിരിക്കുന്നു.' (മു.) 4-ാമത്തെ വചനത്തിൽ, ഈ ജീവിതം താൽക്കാലികമാണ്, ശാശ്വതമായ പരലോക ജീവിതം വരാനിരിക്കുന്നു, അവിടെവെച്ചാണ് എല്ലാ കർമങ്ങൾക്കും തക്കതായ പ്രതിഫലം നൽകപ്പെടുക, അതുകൊണ്ട് അന്നത്തേക്ക് വേണ്ടുന്ന മുൻകരുതലുകൾ ചെയ്തുകൊള്ളണം എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ അനുസ്മരിപ്പി -ക്കുന്നു. ഈ വചനമാണ് അവസാനം അവതരിച്ച ക്വുർ-ആൻ വചനമെന്നും, പിന്നീട് ഏതാനും ദിവസങ്ങൾ മാത്രമേ നബി ജീവിച്ചിരുന്നിട്ടുള്ളൂവെന്നും ചില രിവായത്തുകളിൽ വന്നിരിക്കുന്നു.
2:282

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَدَايَنتُم بِدَيۡنٍ إِلَىٰٓ أَجَلٖ مُّسَمّٗى فَٱكۡتُبُوهُۚ وَلۡيَكۡتُب بَّيۡنَكُمۡ كَاتِبُۢ بِٱلۡعَدۡلِۚ وَلَا يَأۡبَ كَاتِبٌ أَن يَكۡتُبَ كَمَا عَلَّمَهُ ٱللَّهُۚ فَلۡيَكۡتُبۡ وَلۡيُمۡلِلِ ٱلَّذِي عَلَيۡهِ ٱلۡحَقُّ وَلۡيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبۡخَسۡ مِنۡهُ شَيۡـٔٗاۚ فَإِن كَانَ ٱلَّذِي عَلَيۡهِ ٱلۡحَقُّ سَفِيهًا أَوۡ ضَعِيفًا أَوۡ لَا يَسۡتَطِيعُ أَن يُمِلَّ هُوَ فَلۡيُمۡلِلۡ وَلِيُّهُۥ بِٱلۡعَدۡلِۚ وَٱسۡتَشۡهِدُواْ شَهِيدَيۡنِ مِن رِّجَالِكُمۡۖ فَإِن لَّمۡ يَكُونَا رَجُلَيۡنِ فَرَجُلٞ وَٱمۡرَأَتَانِ مِمَّن تَرۡضَوۡنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحۡدَىٰهُمَا فَتُذَكِّرَ إِحۡدَىٰهُمَا ٱلۡأُخۡرَىٰۚ وَلَا يَأۡبَ ٱلشُّهَدَآءُ إِذَا مَا دُعُواْۚ وَلَا تَسۡـَٔمُوٓاْ أَن تَكۡتُبُوهُ صَغِيرًا أَوۡ كَبِيرًا إِلَىٰٓ أَجَلِهِۦۚ ذَٰلِكُمۡ أَقۡسَطُ عِندَ ٱللَّهِ وَأَقۡوَمُ لِلشَّهَٰدَةِ وَأَدۡنَىٰٓ أَلَّا تَرۡتَابُوٓاْ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةٗ تُدِيرُونَهَا بَيۡنَكُمۡ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَلَّا تَكۡتُبُوهَاۗ وَأَشۡهِدُوٓاْ إِذَا تَبَايَعۡتُمۡۚ وَلَا يُضَآرَّ كَاتِبٞ وَلَا شَهِيدٞۚ وَإِن تَفۡعَلُواْ فَإِنَّهُۥ فُسُوقُۢ بِكُمۡۗ وَٱتَّقُواْ ٱللَّهَۖ وَيُعَلِّمُكُمُ ٱللَّهُۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ

(282) ഹേ, വിശ്വസിച്ചവരേ, നിങ്ങളൊരു നിർണയിക്കപ്പെട്ട അവധി വരേക്ക് (കാലം വെച്ചുകൊണ്ട്) അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ, നിങ്ങളത് എഴുതിവെക്കുവിൻ. ഒരെഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിയനുസരിച്ച് (അത്) എഴുതുകയും ചെയ്തുകൊള്ളട്ടെ, ഒരെഴുത്തുകാരനും (തന്നെ) അവന് അല്ലാഹു പഠിപ്പിച്ചു കൊടുത്തതുപോലെ, (അത്) എഴുതുവാൻ വിസമ്മതിക്കുകയും അരുത്, അങ്ങനെ, അവൻ എഴുതിക്കൊള്ളട്ടെ; യാതൊരുവന്റെ മേലാണോ കടബാദ്ധ്യത ഉണ്ടായിരിക്കുന്നത് അവൻ വാചകം പറഞ്ഞുകൊടുക്കുകയും, തന്റെ റബ്ബായ അല്ലാഹുവിനെ അവൻ സൂക്ഷിക്കുകയും ചെയ്യട്ടെ. അതിൽനിന്ന് അവൻ ഒരു വസ്തുവും കുറവ് വരുത്തുകയും അരുത്. (282) 3آم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങളന്യോന്യം കടമിടപാടുകൾ നടത്തിയാൽ വല്ല കടത്തെ (കടമിടപാടിനെ)യും ഒരവധിവരേക്ക് പേരുപറയപ്പെട്ട (നിർണയിക്കപ്പെട്ട) എന്നാലത് നിങ്ങൾ എഴുതുവിൻ എഴുതുകയും ചെയ്യട്ടെ നിങ്ങൾക്കിടയിൽ ك َ ات ِ ب ٌ ഒരെഴുത്തുകാരൻ നീതിയനുസരിച്ച് വിസമ്മതിക്കുകയും ചെയ്യരുത് ك َ ات ِ ب ٌ ഒരെഴുത്തുകാരനും എഴുതുവാൻ അവനെ പഠിപ്പിച്ചതുപോലെ ُ َّ اللها അല്ലാഹു അങ്ങനെ അവൻ എഴുതട്ടെ വാചകം പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ ي ِ َ ّ3ا യാതൊരുവൻ അവന്റെ മേലാണ് കടബാദ്ധ്യത അവൻ സൂക്ഷിക്കുകയും ചെയ്യട്ടെ َ َّ اللها അവന്റെ റബ്ബായ അല്ലാഹുവിനെ അവൻ കുറവ് വരുത്തുക (നഷ്ടപ്പെടുത്തുക)യും അരുത് അതിൽനിന്ന് യാതൊന്നും ഒരു ഭോഷനോ, അല്ലെങ്കിൽ ദുർബലനോ, അല്ലെങ്കിൽ അവന്ന് (സ്വന്തം നിലക്ക്) വാചകം പറഞ്ഞു കൊടുക്കുവാൻ സാധിക്കാതെയോ ആയിരുന്നെങ്കിൽ, അപ്പോൾ അവന്റെ കൈകാര്യക്കാരൻ നീതിപൂർവം വാചകം പറഞ്ഞുകൊടുത്തുകൊള്ളട്ടെ. നിങ്ങളുടെ പുരുഷൻമാരിൽ നിന്നുള്ള രണ്ട് സാക്ഷികളോട് നിങ്ങൾ സാക്ഷ്യം (വഹിക്കുവാൻ) ആവശ്യപ്പെടുകയും ചെയ്യുവിൻ. എനി, അവർ (രണ്ട് സാക്ഷികൾ) പുരുഷൻമാരി--ല്ലെങ്കിൽ, സാക്ഷികളായി നിങ്ങൾ തൃപ്തിപ്പെടുന്നവരിൽ നിന്ന് ഒരു പുരുഷനും, രണ്ട് സ്ത്രീകളും (ആവട്ടെ); അവർ രണ്ടിലൊരുവൾക്ക് പിഴവ് പറ്റുകയും, അപ്പോൾ അവരിലൊരുവൾ മറ്റെവളെ ഓർമിപ്പിക്കുകയും ചെയ്യുന്നതിന് (വേണ്ടി.) സാക്ഷികൾ (സാക്ഷ്യത്തിന്) വിളിക്കപ്പെടുമ്പോൾ അവർ വിസമ്മതിക്കുകയും ചെയ്യരുത്. എനി ആയിരുന്നെങ്കിൽ ي ِ َ ّ3ا യാതൊരുവൻ അവന്റെ മേലാണ് കടബാധ്യത ًاക س َ ف ِ വിഡ്ഢി അല്ലെങ്കിൽ ദുർബലൻ അല്ലെങ്കിൽ അവന് സാധിക്കുകയില്ല ي ُ م ِ لَّ അവൻ (തന്നെ) വാചകം പറയുവാൻ എന്നാൽ വാചകം പറഞ്ഞുകൊടുക്കട്ടെ അവന്റെ കൈകാര്യക്കാരൻ നീതിയനുസരിച്ച് നിങ്ങൾ സാക്ഷ്യം ആവശ്യപ്പെടുകയും ചെയ്യുവിൻ രണ്ടു സാക്ഷികളോട് നിങ്ങളുടെ പുരുഷൻമാരിൽനിന്ന് എനി അവർ രണ്ടുപേർ ആയില്ലെങ്കിൽ രണ്ടു പുരുഷൻമാർ എന്നാൽ ഒരു പുരുഷൻ രണ്ട് സ്ത്രീകളും നിങ്ങൾ തൃപ്തിപ്പെടുന്നവരിൽപെട്ട الش സാക്ഷികളിൽ നിന്ന് ت َ ض ِ لَّ أ َ ن ْ പിഴവ് പറ്റുന്നതിന് അവർ രണ്ടിൽ ഒരുവൾക്ക് അപ്പോൾ ഓർമപ്പെടുത്തുകയും രണ്ടിലൊരുവൾ الأخ ْ ر َ ى മറ്റേവളെ വിസമ്മതിക്കുകയും ചെയ്യരുത് الش സാക്ഷികൾ അവർ വിളിക്ക (ക്ഷണിക്ക)-പ്പെട്ടാൽ അത് അതിന്റെ അവധിവരെ എഴുതിവെക്കുവാൻ നിങ്ങൾ മടിക്കുകയും ചെയ്യരുത്. അതൊക്കെ, അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ നീതി പൂർവ്വകമായതും, സാക്ഷ്യത്തിന് കൂടുതൽ ബലം നൽകുന്നതും, നിങ്ങൾ സന്ദേഹപ്പെടാതിരിക്കുവാൻ കൂടുതൽ അടുപ്പ (സൗകര്യ) മായതുമാകുന്നു; നിങ്ങൾക്കിടയിൽ നിങ്ങൾ നടത്തുന്ന വല്ല റൊക്കക്കച്ചവടവും (ഇടപാടും) ആയാലൊഴികെ; അപ്പോൾ, അത് എഴുതിവെക്കാതിരിക്കുന്നതിന് നിങ്ങളുടെമേൽ തെറ്റില്ല. നിങ്ങളന്യോന്യം വിൽപന (കൊള്ളക്കൊടുക്കൽ) നടത്തുമ്പോൾ നിങ്ങൾ സാക്ഷി നിറുത്തുകയും ചെയ്യുവിൻ, ഒരു എഴുത്തുകാരനാകട്ടെ, ഒരു സാക്ഷിയാകട്ടെ, ദ്രോഹിക്കപ്പെടുകയും ചെയ്യരുത്. നിങ്ങൾ (അങ്ങനെ) ചെയ്യുന്നുവെങ്കിലോ, അത് നിങ്ങളിലുള്ള ധിക്കാരമായിരിക്കും. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തുകൊള്ളുവിൻ. അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. നിങ്ങൾ മടിക്കുക (വൈമനസ്യം കാണിക്കുക)യും അരുത് അതെഴുതുവാൻ ചെറുത് (ആവട്ടെ) അല്ലെങ്കിൽ വലുത് (ആവട്ടെ) അതിന്റെ അവധിവരെ അത് (നിങ്ങളോട് പറഞ്ഞതൊക്കെ) കൂടുതൽ നീതിപൂർവമാണ് اللها അല്ലാഹുവിന്റെ അടുക്കൽ അധികം ബലം നൽകുന്നതും, കൂടുതൽ ചൊവ്വായതും സാക്ഷ്യത്തിന് കൂടു- (സൗകര്യപ്പെട്ടതും) നിങ്ങൾക്ക് സംശയമുണ്ടാകാതിരിക്കുന്നതിന് അതായിരുന്നാലൊഴികെ ഒരു കച്ചവടം (ഇടപാട്) റൊക്കമായ നിങ്ങൾ അതിനെ നിയന്ത്രിക്കുന്നു നിങ്ങൾക്കിടയിൽ അപ്പോൾ നിങ്ങളുടെ മേൽ ഇല്ല ج ُ ن َ اح ٌ തെറ്റ്, ഒരു തെറ്റും നിങ്ങളത് എഴുതാതിരിക്കുന്നതിന് നിങ്ങൾ സാക്ഷി നിറുത്തുകയും ചെയ്യുവിൻ നിങ്ങളന്യോന്യം വിൽപന (ക്രയവിക്രയം) നടത്തിയാൽ ദ്രോഹിക്കപ്പെടുകയും അരുത്, ദ്രോഹിക്കുകയുമരുത് ك َ ات ِ ب ٌ വല്ല എഴുത്തുകാരനും വല്ല സാക്ഷിയും അരുത് നിങ്ങൾ ചെയ്യുന്നുവെങ്കിലോ എന്നാലത് ധിക്കാരമാണ്, തോന്നിയവാസമായിരിക്കും ُ م ْ ب ِ നിങ്ങളിലുള്ള നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങളെ പഠിപ്പിക്കുന്നു ُ َّ اللها അല്ലാഹു ُ َّ اللها َ و അല്ലാഹുവാകട്ടെ എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും ٌ ഹ ع َ ل ِ അറിയുന്നവനാണ് കഴിഞ്ഞ വചനങ്ങളിൽ പലിശയെയും, പലിശ ഇടപാടുകളെയും കുറിച്ച് പലതും വിവരിച്ചതിന്റെശേഷം മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിലെ നിത്യാവശ്യങ്ങളായ മുതലിടപാടുകളിൽ പൊതുവെ പാലിക്കപ്പെടേണ്ടതും, ട നന്മക്കും സുരക്ഷിതത്വത്തിനും ഉപയുക്തമായതുമായ പല ഉപദേശ നിർദ്ദേശങ്ങളും, വിധിവിലക്കുകളും ഏറ്റവും വലിയ സൂക്തമായ ഈ വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു. വിശ്വാസത്തിലും, സ്വഭാവത്തിലും, ആചാരാ -നുഷ്ഠാനങ്ങളിലുമെന്നപോലെ, ധനപരമായ ഇടപാടുകളിലും സത്യവിശ്വാസികൾ ന്നതവും മാന്യവുമായ നിലവാരം പുലർത്തി മറ്റുള്ളവർക്ക് മാതൃകയാകേണ്ടതുണ്ടല്ലോ. വ്യക്തവും വിശാലവുമായ ഭാഷയിൽ അല്ലാഹു കൽപിച്ചിട്ടുള്ള ഈ ഇടപാട് മര്യാദകൾ വേണ്ടതുപോലെ പാലിക്കുവാൻ മറ്റാരെക്കാളും കൂടുതൽ ബാദ്ധ്യസ്ഥരായിരുന്നിട്ടുപോലുംമുസ്ലിംകൾക്കിടയിൽ ഇടപാട് സംബന്ധമായ വഴക്കും, വക്കാണവും ഇക്കാലത്ത് സാധാരണമാണെന്നുള്ളത് പരിതാപകരമായ ഒരു പരമാർത്ഥമത്രെ. അധിക വ്യാഖ്യാനമോ വിവരണമോ കൂടാതെത്തന്നെ, ഏറെക്കുറേ എല്ലാവ ർക്കും മനസ്സിലാക്കാവുന്നവിധം വ്യക്തമാണ് ഈ വചനത്തിലെ ഉള്ളടക്കങ്ങൾ. എന്നാലും ഓരോ വാക്യത്തിന്റെയും വെളിച്ചത്തിൽ നമ്മുടെ മതപണ്ഡിതൻമാർ അവരുടെ്ര ഗന്ഥങ്ങളിൽ കർമപരമായ പല നിയമങ്ങളും വിശദീകരണങ്ങളും നൽകിക്കാണാം. വിശുദ്ധ ക്വുർ-ആന്റെ വാചകശൈലിയുടെയും, പ്രതിപാദന രീതിയുടെയും സവിശേഷതയാണത്. സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് ഈ വചനത്തിലടങ്ങിയ നിയമനിർദ്ദേശങ്ങളുടെ സാരാംശം നമുക്കിങ്ങനെ സംഗ്രഹിക്കാം:- (1) ഒരു നിശ്ചിത അവധിവെച്ചുകൊണ്ടുള്ള കടമിടപാടുകൾ ന ടത്തുമ്പോൾ അത് എഴുതി രേഖപ്പെടുത്തിവെക്കേണ്ടതാകുന്നു. കടമിടപാടുകൾ എന്ന് പറഞ്ഞതിൽ, മതദൃഷ്ട്യാ വിരോധിക്കപ്പെടാത്തതും, അങ്ങുമിങ്ങും കൊടുത്തുതീ ർക്കേണ്ടുന്ന ബാധ്യത റൊക്കം തന്നെ കൊടുത്തുതീർക്കപ്പെടാത്തതുമായ എല്ലാ ഇടപാടു -കളും ഉൾപ്പെടുന്നു. ഈ കൽപന നിയമപരമായ ഒരു നിലക്കുള്ളതല്ല. അഥവാ, എഴുതിവെക്കാത്തതുകൊണ്ടുമാത്രം ശിക്ഷക്ക് വിധേയമാകുകയോ, ഇടപാട് എന്നത്രെ ഭൂരിപക്ഷം പണ്ഡി -തൻമാരുടെയും അഭിപ്രായം. ഭാവിയിൽ സംശയത്തിനോ, കശപിശക്കോ മാർഗമുണ്ടായേക്കുമെന്ന് കണ്ടാൽ, നിർബന്ധമായിത്തീരുന്നതാണ് താനും. അടുത്ത വചനത്തി (നിങ്ങളിൽ ചിലർ ചിലരെ വിശ്വസിച്ചാൽ) എന്ന് തുടങ്ങിയ വാക്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ആ വാക്യത്തിന്റെ അർത്ഥവും വ്യാഖ്യാനവും അവിടെവെച്ച് നമുക്ക് കാണാം. ഏതായാലും ഇടപാട് കേവലം ചെറുതാണെന്നുള്ളതുകൊണ്ട് മാത്രം. എഴുതി -വെക്കൽ ഉപേക്ഷിക്കാൻ പാടില്ല. പരസ്പരം വിശ്വാസവഞ്ചന ചെയ്കയില്ലെന്നുള്ളതിന്റെ പേരിൽ മാത്രമേ അത് വെച്ചുകൂടൂ. ഇടപാട് ചെറുതായാലും വലുതായാലും എഴുതിവെക്കുവാൻ മടിക്കരുത് എന്ന് അല്ലാഹു തുടർന്ന് പറയുന്നുണ്ടല്ലോ. (2) എഴുതിരേഖപ്പെടുത്തുന്നത് എഴുത്തറിയുന്ന ഒരു മൂന്നാമന്റെ കൈക്കായിരിക്കണം. ഇടപാടുകാരിൽ ഒരാളായാൽ, എഴുത്തിൽ അയാൾ തന്റെ താ ൽപര്യത്തിന് അനുകൂലമായ വല്ല വ്യത്യാസമോ സൂചനയോ വരുത്തിത്തീർക്കുവാൻ ഇട -യാകുകയോ, അല്ലെങ്കിൽ അങ്ങനെ സംശയിക്കപ്പെടുകയോ ചെയ്യാമല്ലോ. മൂന്നാമനാകുമ്പോൾ ഈ ദോഷം സംഭവിക്കുവാനില്ല. അവൻ നീതി പക്ഷത്തിന് പ്രത്യേകം ഗുണമോ ദോഷമോ ഉണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ലതാനും. അഥവാ, ഇടപാടിന്റെ സ്വഭാവവും നിശ്ചയങ്ങളും ശരിക്കും അനുസരിച്ചായിരിക്കണം എഴുതുന്ന -ത്. (3) എഴുതിക്കൊടുക്കേണ്ടുന്ന സന്ദർഭം വിസമ്മതിച്ചുകൂടാ. അവന് എഴുതുവാൻ കഴിവുണ്ടായത് അല്ലാഹു അവന് ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണല്ലോ. അതുകൊണ്ട് തന്റെ സഹോദരങ്ങൾക്ക് വേണ്ടി ആ കഴിവ് അവൻ ഉപയോഗപ്പെടുത്തുന്നത് ചെയ്യുന്ന ഒരു നന്ദികൂടിയാകുന്നു. അതിന് വിസമ്മതിക്കുന്നത് നന്ദികേടു -മായിരിക്കും. ഇത് കേവലം ഒരു സേവനമെന്ന നിലക്കാണ് ചെയ്തുകൊടുക്കേണ്ടത്. എങ്കിലും പ്രതിഫലം അർഹിക്കത്തക്കവണ്ണം അതിന് വേണ്ടി സമയവും ബുദ്ധിമുട്ടും ക്കണ്ടി വരുന്ന പക്ഷം, എഴുത്തുകാരന് പ്രതിഫലം വാങ്ങാവുന്നതുമാകുന്നു. ഴുത്തുകാരനോടും സാക്ഷിയോടും ഉപദ്രവം കാണിക്കരുത് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (4) രേഖ -തയ്യാറാക്കുമ്പോൾ അതിൽ എഴുതേണ്ടുന്ന വാചകം പറഞ്ഞുകൊടുക്കുവാനുള്ള അവകാശം, ആ ഇടപാടിൽ ആരുടെ പേരിലാണ് കടബാധ്യത വരുന്നതെങ്കിൽ അവനുള്ളതാണ്. അവൻ തന്നെ വാചകം പറഞ്ഞുകൊടുക്കുമ്പോ ൾ ആ ബാധ്യത താൻ ഏറ്റെടുക്കുന്നുവെന്നുള്ള ഒരു ഏറ്റുപറയലും കൂടിയായിരിക്കും അത്. അവന്റെ ഇഷ്ടം പോലെ എന്തും അതിൽ എഴുതിച്ചേർക്കാമെന്ന് ഇതിനർത്ഥമില്ല. ഉഭയ കക്ഷികൾ തമ്മിലുള്ള നിശ്ചയങ്ങൾക്കോ മതനിയമങ്ങൾക്കോ യോജിക്കാത്ത വല്ല കൃത്രിമ വാക്കുകളും അതിൽ ഉൾക്കൊള്ളിക്കുവാൻ പാടില്ല. "അവൻ അവന്റെ റബ്ബായ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുകയും ചെയ്യട്ടെ' എന്ന് പറഞ്ഞത് അതാണ് ചൂണ്ടിക്കാട്ടുന്നത്. വാചകങ്ങളിൽ വല്ല പാകക്കേടും എന്ന് മറുകക്ഷിക്ക് ആരായാവുന്നതുമാകുന്നു. (5) ഇടുപാടുകളെ സംബന്ധിച്ച രേഖകളും ലക്ഷ്യങ്ങളും കാടുത്ത് എഴുതിക്കുവാൻ എല്ലാവർക്കും സാധിക്കുകയില്ലല്ലോ. ഉദാഹരണമായി: ഭോഷൻ, അവിവേകി, ഭ്രാന്തൻ, കുട്ടി, ഭാഷ അറിയാത്തവൻ, ഊമ, രോഗി, വിദേശത്ത് താമസിക്കുന്നവൻ കഴിയുകയില്ല. അതുകൊണ്ട് അങ്ങനെയുള്ളവർ വേണ്ടി അവരുടെ കൈകാര്യങ്ങൾ നടത്തുന്ന രക്ഷിതാക്കളോ പ്രതിനിധികളോ അക്കാര്യം നിർവഹിക്കണം. ഇവരും നീതിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിശ്ചയ -ത്തിനും യഥാർത്ഥത്തിനും വിരുദ്ധമായി അവരവരുടെ വക അതിലൊന്നും കൂട്ടിക്കല ർത്തിക്കൂടാ. (6) എഴുതി രേഖപ്പെടുത്തിയാൽ മാത്രം പോരാ, രണ്ടുപേരെ സാ ക്ഷിനിറുത്തുകയും വേണം. സാക്ഷികൾ മുസ്ലിംകളും പ്രായപൂർത്തി എത്തിയ പുരുഷൻമാരുമായിരിക്കണം. "നിങ്ങളുടെ പുരുഷൻമാരിൽ പെട്ടവർ' എന്ന വിശേഷണത്തിൽ നിന്ന് ഇത് മനസ്സിലാക്കാം. സ്ത്രീകളെ സാക്ഷിയാക്കുന്നതിനെപ്പറ്റി തുടർന്ന് ഇടപാട് കാര്യങ്ങളിൽ പുരുഷൻമാരാണ് സാക്ഷ്യം വഹിക്കുവാൻ സ്ത്രീകളെക്കാൾ അർഹരെന്ന് ഇതിൽ സൂചനയുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ വിവേകവും പരിചയവും പുരുഷൻമാർക്കാണല്ലോ ഉണ്ടാകുക. കോടതിയിലും മറ്റും സാക്ഷ്യം നിർവഹിക്കുവാനുള്ള സൗകര്യവും കൂടുതൽ അവർക്കായിരിക്കും. സാക്ഷികൾ മര്യാദക്കാരും പൊതു സമ്മതരുമായിരിക്കേണ്ടതാണ്. അതാണ് (നിങ്ങൾ തൃപ്തിപ്പെടുന്നവരിൽ നിന്ന്) എന്ന വിശേഷണം ചൂണ്ടിക്കാണിക്കുന്നത്. (7) സംഗതിവശാൽ രണ്ട് പുരുഷൻമാരെ സൗകര്യപ്പെട്ടില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാവാം സാക്ഷികൾ. സ്ത്രീകളുമായി പ്രത്യേക ബന്ധമുള്ള ചില കാര്യങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് പ്രത്യേക സ്ഥാനം ഇടപാടുകളുടെ കാര്യത്തിൽ സ്ത്രീകൾ മാത്രം സാക്ഷികളായാൽ പോരാ എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. (8) ഒരു പുരുഷന്റെ സ്ഥാനത്ത് രണ്ട് സ്ത്രീകൾ വേണമെന്ന് വെക്കുവാ ൻ കാരണം. അവർക്ക് പലപ്പോഴും ഓർമത്തെറ്റും പിഴവും പിണഞ്ഞേക്കുമെന്നുള്ള താണ് എന്നുകൂടി അല്ലാഹു ഓർമിപ്പിക്കുന്നു. ഒരുവൾക്ക് അബദ്ധം പിണഞ്ഞാൽ മറ്റെവൾ അത് ഓർമപ്പെടുത്തി തിരുത്തിക്കൊടുക്കുവാൻ ഇത് ഉതകുമല്ലോ. വ്യക്തികളെ അപേക്ഷിച്ച് നോക്കുമ്പോൾ ചില സ്ത്രീകൾ ബുദ്ധിയിലും ഓർമശക്തിയിലുമൊക്കെ പ ല പുരുഷൻമാരെയും കവച്ചുവെച്ചേക്കാമെങ്കിലും സ്ത്രീയും പുരുഷനും തമ്മിൽ പൊ തുവെയുള്ള ബുദ്ധിപരമായ വ്യത്യാസമാണ് അല്ലാഹു ഇത് മുഖേന സൂചിപ്പിക്കുന്നത്. രിക്കൽ നബി സ്ത്രീകളോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി: "നിങ്ങൾ ദാനധർ മങ്ങൾ ചെയ്യുകയും അധികമായി പാപമോചനം തേടുകയും ചെയ്യണം. നരകക്കാരി ൽ സ്ത്രീകൾ അധികമായിട്ടാണ് എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നത്; അപ്പോൾ ഒരു സ്ത്രീ അതിന് കാരണം ചോദിച്ചു: തിരുമേനി പറഞ്ഞു: "നിങ്ങൾ ബന്ധുക്കളോട് നന്ദികേട് കാണിക്കുകയും, ശാപം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധിയും, മതവും കുറവായ നിങ്ങളിൽ ഒരുവൾ ദൃഢമനസ്കനായ ഒരു പുരുഷന്റെ ബുദ്ധിയെ പരാജയപ്പെടുത്തുന്നതിനെക്കാൾ (അതിന് കഴിവുള്ള) മറ്റാരെയും ഞാൻ കണ്ടിട്ടില്ല.' അപ്പോൾ ആ സ്്ര തീ ചോദിച്ചു: "ഞങ്ങൾക്ക് ബുദ്ധിയിലും മതത്തിലും എന്താണ് കുറവ്?' തിരുമേനി പ റഞ്ഞു: "രണ്ട് സ്ത്രീയുടെ സാക്ഷ്യം ഒരു പുരുഷന്റെ സ്ഥാനത്ത് നിലകൊള്ളുന്നുവെന്നുള്ളത് അവളുടെ ബുദ്ധിയുടെ കുറവ് നിമിത്തമാണ്. അവൾ ദിവസങ്ങളോളം നമസ്കരിക്കാതെയും, റമദാനിൽ നോമ്പ് നോൽക്കാതെയും (ഋതുകാലങ്ങളിൽ) കഴിഞ്ഞുകൂടുന്നത് അവളുടെ മതത്തിലുള്ള കുറവുമാകുന്നു.' (മുസ്ലിം.) (9) സാക്ഷ്യം ഏറ്റെടുക്കുന്ന സന്ദർഭം നേരിടുമ്പോൾ സാക്ഷികൾ അതി ന് വിസമ്മനടക്കുന്നിടത്ത് ചില നി ശ്ചിത വ്യക്തികൾ മാത്രമാണ് ഹാജറുള്ളതെങ്കിൽ അവർ തന്നെ അത് നിർവഹിക്കേണ്ടിവരും. സാ ക്ഷ്യത്തിന് കൊള്ളാവുന്ന പലരും അവരിൽ ആരെങ്കിലുമായി അത് നിർവഹിക്കേണ്ടതുമാകുന്നു. ഒരു സാമൂഹ്യ കടമയും കൂടിയാണിത്. ആവശ്യം മ്പാൾ, വിധികർത്താക്കളുടെയും മദ്ധ്യസ്ഥൻമാരുടെയും മുമ്പിൽ സാക്ഷികൾ തങ്ങളുടെ സാക്ഷ്യം നിർവഹിക്കൽ അവരുടെ ചുമതലയാകുന്നു. ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്: "സാക്ഷികളിൽ ഏറ്റവും നല്ലവനെപ്പറ്റി ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ആ വശ്യപ്പെടുന്നതിന് മുമ്പ് തന്റെ (താൻ ഏറ്റെടുത്ത) സാക്ഷ്യവുമായി വരുന്നവനാകുന്നു'. (മു.) വേണ്ടിവരുമ്പോൾ മടികൂടാതെ സാക്ഷ്യം നിറവേറ്റുന്നവൻ എന്ന് സാരം. മറ്റൊ രു നബി വചനത്തിൽ ഇങ്ങനെയും വന്നിരിക്കുന്നു: "സാക്ഷികളിൽ വെച്ച് മോശമായവെ നപ്പറ്റി ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? സാക്ഷി നിൽക്കുവാൻ ആവശ്യപ്പെടുന്നതിന് മുമ്പ് സാക്ഷ്യം വഹിക്കുന്നവനാണത്.' (ബു; മു.) ഇത് കള്ളസാക്ഷികളുടെ ലക്ഷണ -മാണല്ലോ. (10) ഇടപാട് ചെറുതായാലും വലുതായാലും കടപത്രം എഴു -തിവെക്കുവാൻ വൈമനസ്യം കാണിച്ചുകൂടാ. അഥവാ വലിയ ഇടപാടുകൾ മാത്രം രേഖ -പ്പെടുത്തിവെച്ചാൽ മതിയെന്ന് വെക്കുന്നത് ശരിയല്ല. കടമിടപാടുകളെപ്പറ്റിയാണല്ലോ സംസാരം. അതുകൊണ്ട് ഇടപാടിന്റെ അവധി കഴിഞ്ഞു അത് അവസാനിക്കുന്നതുവെ ര അതിന്റെ രേഖ സൂക്ഷിക്കുക തന്നെ വേണ്ടതുണ്ട്. രേഖ സൂക്ഷിച്ചു വെക്കുവാനുള്ള അവകാശം ആർക്കാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും വാചകം പറഞ്ഞുകൊടു -ക്കുവാനുള്ള അവകാശം കടബാധ്യത ഏൽക്കുന്നവന്നുള്ളതാകകൊണ്ട് കടം തീർത്തു കിട്ടേണ്ടു ന്ന ആൾക്കാണ് രേഖ സൂക്ഷിക്കുവാനുള്ള അവകാശം. മാത്രമല്ല, വേണ്ടിവന്നാൽ ടപാടിലെ നിശ്ചയങ്ങളും നിബന്ധനകളും തെളിയിക്കേണ്ടി വരുക അവനാണല്ലോ. (11) എഴുതി രേഖപ്പെടുത്തിവെക്കുന്നതിനെപ്പറ്റി ഇത്ര ഊന്നിപ്പറയുവാനുള്ള കാരണങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന്: അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ നീതിപൂർവകമായത് അതാണ്. രണ്ട് പക്ഷത്തിനും ദോഷം പറ്റാതെ ഇടപാടിലെ നിശ്ചയങ്ങൾക്കനുസരിച്ച് കാര്യങ്ങൾ അവസാനിപ്പിക്കുവാൻ അത് ഉതകുന്നു. രണ്ടാമതായി: സാക്ഷികളുടെ സാക്ഷ്യത്തിന് അതൊരു പിൻബലവുമായിരിക്കും. സാക്ഷികളുടെ മൊഴിയും എഴുതിവെച്ച രേഖയും കൂടിയാകുമ്പോൾ തെളിവ് കൂടുതൽ ശക്തിപ്പെടും. കാലപ്പഴക്കം മറ്റോ സാക്ഷികൾക്ക് വല്ല മറവിയോ സംശയമോ നേരിട്ടാലും ആ എഴുത്തുനോക്കി യഥാർത്ഥം മനസ്സിലാക്കാമല്ലോ. മൂന്നാമതായി: ഇടപാടുകൾക്ക് തന്നെയും ഇടപാടിലെ വല്ല വ്യവസ്ഥയെ സംബന്ധിച്ചോ വിശദാം -ശങ്ങളെക്കുറിച്ചോ സംശയങ്ങൾ നേരിടുവാൻ സാധ്യതയുണ്ട്. ആ സംശയം തീ ർക്കുവാനും വളരെ സഹായകരമായിരിക്കും അത്. മനുഷ്യരുടെ നന്മയിൽ അല്ലാഹുവിന് എത്രമാത്രം താൽപര്യമാണുള്ളതെന്ന് ആലോചിച്ചു നോക്കുക! (12) ഇതുവരെ പ്രസ്താവിച്ചതെല്ലാം കടമിടപാടുകളെ സം ബന്ധിച്ചായിരുന്നു. എനി, ഇടപാട് കൈക്കും മൊഴിക്കും അവസാനിക്കുന്നസാധനം കൊടുക്കലും പ്രതിഫലം വാങ്ങലും ഒപ്പം തീരുന്നറൊക്ക ഇടപാടായിരുന്നാലോ? അത് എഴുതി രേഖപ്പെടുത്തണമെന്നില്ല. സാധാരണ ഗതിയിൽ അതിന്റെ ആവശ്യകതയും നേരിടു -ന്നതല്ല. വൻതോതിലുള്ള ഭാവിയിൽ ഉടമസ്ഥത തെളിയിക്കേണ്ടുന്ന ഘട്ടം നേരിടുമെന്ന് മറ്റോ അത് രേഖപ്പെടുത്തു -ന്നത് ആവശ്യമാണെന്ന്വരുമ്പോൾ എഴുതിവെക്കുകയാണ് വേണ്ടതെന്ന് പ്രത്യേകം പറേ യണ്ടതുമില്ല. റൊക്ക ഇടപാടുകളിലും രണ്ടാളെ സാക്ഷി നിറു -ത്തുന്നത് ആവശ്യമാകുന്നു. കക്ഷികൾ തമ്മിലോ പുറമെ നിന്നോ വല്ല തർക്കവും വാദവും ഉന്നയിക്കപ്പെടുന്ന പക്ഷം, അതില്ലാതാക്കുവാൻ ഇത് പ്രയോജനപ്പെടും . ത്യന ജനങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചില്ലറ കൊള്ളക്കൊടുക്കലുകളിലെല്ലാം രണ്ടു സാക്ഷികൾ ഉണ്ടായിരിക്കണമെന്ന് ധരിക്കേണ്ടതില്ല. കാര്യപ്പെട്ടതും, ഭാവിയിൽ സാക്ഷിയുടെ ആവശ്യം നേരിട്ടേക്കാമെന്ന് തോന്നുന്നതുമായ ഇടപാടുകളിൽ മാത്രമേ സാക്ഷി നിറുത്തേണ്ടതുള്ളൂ. റൊക്ക ഇടപാടുകളിൽ ഇരുകക്ഷികളുടെയും ബാദ്ധ്യത അപ്പപ്പോൾ തീർന്നുപോകുന്നു. കടമിടപാടുകളിൽ അവയുടെ കാലാവധി അവസാനിക്കുമ്പോഴേ ബാദ്ധ്യത അവസാനിക്കുന്നുള്ളൂ. ഇതാണ് രണ്ടും തമ്മിൽ ഈ വ്യത്യാസത്തിന് കാര -ണം. അതുകൊണ്ടായിരിക്കാം കടമിടപാട് ചെറുതായാലും വലുതായാലും അത് എഴുതിവെക്കണമെന്ന് പറഞ്ഞതുപോലെ, റൊക്കമിടപാടുകൾ ചെറുതായാലും വലു -തായാലും സാക്ഷി നിറുത്തണമെന്ന് അല്ലാഹു പറയാതിരുന്നതും. (14) എന്ന വാക്യത്തിലെ ي ُ ض َ ار َّ എന്ന ക്രിയാരൂപം കർത്താവ് അറിയപ്പെടുന്നതും കർത്താവ് അറിയപ്പെടാത്തതും ( م َ ج ْ هول ) ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്. ഇതനുസരിച്ച് അതിന്റെ തൊട്ടുനി ൽക്കുന്ന രണ്ട് നാമങ്ങൾ ( كاتب، شهيد ) അതിന്റെ കർത്താവോ കർമമോ ( الفاعل او المفعول ) ആകാവുന്നതുമാണ്, അതിനാൽ ആ വാക്യത്തിന് രണ്ടുപ്രകാരത്തിൽ അർത്ഥം വരാം. ഒന്നാമത്തേതുപ്രകാരം "എഴുത്തുകാരനാകട്ടെ, സാക്ഷിയാകട്ടെ ഉപദ്രവമുണ്ടാക്കരു ത്' എന്നും, രണ്ടാമത്തേതുപ്രകാരം "എഴുത്തുകാരനോടാകട്ടെ, സാക്ഷിയോടാകട്ടെ പദ്രവം ചെയ്യപ്പെടരുത്' എന്നും അർത്ഥമായിരിക്കും. ഈ രണ്ടാമത്തെ അർത്ഥമാണ് നാം പരിഭാഷയിൽ സ്വീകരിച്ചിരിക്കുന്നത്. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാണ്. എഴുത്തിലോ, സാ ക്ഷ്യമൊഴിയിലോ കൃത്രിമം നടത്തുക, ആവശ്യം നേരിടുമ്പോൾ എഴുതിക്കൊടുക്കുവാൻ മടിക്കുക, സാക്ഷ്യം നിർവഹിക്കാതിരിക്കുക, മര്യാദയിൽ കവിഞ്ഞ കൂലിയോ യാത്രാചിലവോ വാങ്ങുക മുതലായ ഉപദ്രവങ്ങൾ എഴുത്തുകാരന്റെയും സാക്ഷിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ എന്നായിരിക്കും ആദ്യത്തെ അർത്ഥപ്രകാരം അതിന്റെ ഉദ്ദേശ്യം. എഴുത്തിലോ സാക്ഷ്യത്തിലോ കൃത്രിമം നടത്തുവാൻ നിർബന്ധിക്കുക, മര്യാദ്ര പകാരം നൽകപ്പെടേണ്ടുന്ന കൂലിച്ചെലവുകൾ കൊടുക്കാതിരിക്കുക, ഒഴിവും സൗക -ര്യവുമില്ലാത്തവരെ എഴുതുവാനും സാക്ഷി പറയുവാനും ബുദ്ധിമുട്ടിക്കുക മുതലായ ഉപ -ദ്രവങ്ങൾ ഇടപാടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ എന്നായിരിക്കും രണ്ടാമത്തെ അർ ത്ഥപ്രകാരം അതിന്റെ താൽപര്യം. (15) ആരുടെ ഭാഗത്ത് നിന്നായാലും ഉപദ്രവവും അനീതിയും ഉണ്ടാകുന്ന പക്ഷം അതവരിൽ നിന്നുള്ള ധിക്കാരവും തോന്നിയവാസവുമായിരിക്കുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. തുടർന്നുകൊണ്ട് എല്ലാവരും എല്ലാവിഷയത്തിലും അല്ലാ -ഹുവിനെ സൂക്ഷിക്കണമെന്നും, ഇത്രയൊക്കെ വിശദരൂപത്തിൽ കാര്യങ്ങൾ വിവരി -ച്ചുതരുന്നത് നിങ്ങൾ നിങ്ങളുടെ മതനിയമങ്ങൾ പഠിച്ചറിയുവാൻ വേണ്ടിയാണെന്നും , നിങ്ങളുടെ നന്മക്കും വിജയത്തിനും ആവശ്യമായ നിയമങ്ങൾ എന്തൊക്കെയാണെന്നും, നിങ്ങൾ അവ എത്രത്തോളം പാലിക്കുന്നുണ്ട് എന്നും തുടങ്ങിയ സർവകാര്യങ്ങളെക്കുറി ച്ചും അല്ലാഹു ഓർമിപ്പിച്ചുകൊണ്ടാണ് ഈ മഹത്തായ വചനം അല്ലാ ഹു അവസാനിപ്പിക്കുന്നത്. അല്ലാഹുവിന് അവന്റെ അടിയാൻമാരായ സത്യവിശ്വാസികളുടെ ഐഹികവും പാരത്രികവുമായ ജീവിതങ്ങൾ വിജയകരമാക്കുന്നതി -ലുള്ള താൽപര്യവും, കാണിക്കുന്ന കാരുണ്യവും എത്ര മഹത്തരം! മുലകു -ടിക്കുന്ന ശിശുവിനോട് അതിന്റെ മാതാവിനുള്ളതിനെക്കാൾ എത്രയോ കരുണയാണ് അല്ലാഹുവിന് അവന്റെ അടിയാൻമാരോടുള്ളതെന്ന് നബി ഒരു സന്ദർഭത്തിൽ അരു -ളിച്ചെയ്ത ഹദീഥും നാം മുമ്പ് വായിക്കുകയുണ്ടായല്ലോ. اللهم فلك الحمد حتى ترضى
2:283

۞وَإِن كُنتُمۡ عَلَىٰ سَفَرٖ وَلَمۡ تَجِدُواْ كَاتِبٗا فَرِهَٰنٞ مَّقۡبُوضَةٞۖ فَإِنۡ أَمِنَ بَعۡضُكُم بَعۡضٗا فَلۡيُؤَدِّ ٱلَّذِي ٱؤۡتُمِنَ أَمَٰنَتَهُۥ وَلۡيَتَّقِ ٱللَّهَ رَبَّهُۥۗ وَلَا تَكۡتُمُواْ ٱلشَّهَٰدَةَۚ وَمَن يَكۡتُمۡهَا فَإِنَّهُۥٓ ءَاثِمٞ قَلۡبُهُۥۗ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ

(283) നിങ്ങൾ വല്ല യാത്രയിലുമായിരിക്കുകയും, നിങ്ങൾക്ക് ഒരെഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ, അപ്പോൾ, കൈവശം നൽകപ്പെടുന്ന പണയങ്ങൾ (കൊടുക്കേണ്ടതാണ്) എനി, നിങ്ങളിൽ ചിലർ ചിലരെ വിശ്വസിച്ചുവെങ്കിൽ അപ്പോൾ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വാസ്യത നിർവഹിച്ചു (പാലിച്ചു) കൊള്ളട്ടെ; അവൻ തന്റെ റബ്ബിനെ സൂക്ഷിച്ചും കൊള്ളട്ടെ; നിങ്ങൾ സാക്ഷ്യത്തെ (നിറവേറ്റാതെ) മറച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അതിനെ മറച്ചുവെക്കുന്നപക്ഷം, അവൻ, ഹൃദയം പാപിയായവനാകുന്നു. അല്ലാഹുവാകട്ടെ, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്. (283) നിങ്ങളായിരുന്നാൽ വല്ല യാത്രയിലും നിങ്ങൾക്ക് കിട്ടിയതുമില്ല ഒരെഴുത്തുകാരനെ എന്നാൽ പണയം നൽകുക, പണയങ്ങൾ കൈവശം നൽകപ്പെടുന്ന എനി വിശ്വസിച്ചെങ്കിൽ നിങ്ങളിൽ ചിലർ ചിലരെ എന്നാൽ നിർവഹിച്ചു (പാലിച്ചു) കൊള്ളട്ടെ ي ِ َ ّ3اؤ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത അവൻ സൂക്ഷിച്ചു കൊള്ളട്ടെ َ َّ اللها തന്റെ റബ്ബായ അല്ലാഹുവിനെ നിങ്ങൾ ഒളിച്ചു (മറച്ചുമൂടി) വെക്കുകയും അരുത് الش സാക്ഷ്യത്തെ ആരെങ്കിലും അതിനെ മറച്ചുവെക്കുന്ന പക്ഷം എന്നാൽ നിശ്ചയമായും അവൻ അവന്റെ ഹൃദയം പാപിയായവനാണ് ُ َّ اللها َ و അല്ലാഹുവാകട്ടെ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ٌ ഹ ع َ ل ِ അറിയുന്നവനാണ്. വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയാ ണ് ഈ വചനത്തിലുമുള്ളത്. പ്രധാനമായും മൂന്ന് കാര്യങ്ങളത്രെ ഇതി ൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. (1) യാത്രകളിൽവെച്ച് കടമിടപാ ട് നടത്തുമ്പോൾ കടപത്രം എഴുതുവാൻ ആളെ കിട്ടാത്തപക്ഷം, കടം വാങ്ങുന്നവൻ (അധമർണൻ) കടം കൊടുക്കുന്ന -വന് (ഉത്തമർണന്) വല്ല വസ്തുവും പണയമായി കൈവശം കൊടുത്തു ഇടപാടിന് ഉറപ്പ് നൽകണമെന്നാകുന്നു. യാത്രയിലായിരിക്കലും, എഴുത്തുകാരനെ കിട്ടാതിരിക്കലും പണയം നൽകലിന് ഒരു നിബന്ധനയാണ്യാത്രയിലല്ലാത്തപ്പോഴും എഴുത്തുകാരൻ നിലവിലുള്ളപ്പോഴും യാത്രയിലാകുമ്പോഴായിരിക്കും എഴുത്തുകാരനെ കിട്ടുവാനുള്ള വിഷമവും, പണയത്തിന്റെ ആവശ്യകതയും കൂടുതൽ അനുഭവപ്പെടുക. അതുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. മുൻകാലത്ത് എഴുത്തറിയുന്നവരുടെ വിരളതയും അറബികളെ സംബന്ധിച്ചിടത്തോളം യാത്ര ഒരു നിത്യസംഭവമായിരുന്നുവെന്നതും പ്രസ്താവ്യമാണ്. നബി തിരുമേനി കാലഗതി അടയുമ്പോൾ, അവിടുത്തെ പടയങ്കി ഒരു യഹൂദന്റെ കയ്യിൽ പണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ ഭക്ഷണത്തിനുവേണ്ടി ധാന്യം കടം മേടിച്ചതിന്റെ പേരിലായിരുന്നു അതെന്നും ച രിത്രപ്രസിദ്ധമത്രെ. യാത്ര പണയത്തിന് ഒരു നിബന്ധനയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. പണയത്തിന്റെ ലക്ഷ്യം ഉത്തമർണന് തന്റെ സംഖ്യ തീർത്തു കിട്ടുമെന്ന് ഉറപ്പു വരുത്തലാണ്. ഈ ലക്ഷ്യം സാധിക്കണമെങ്കിൽ പണയവസ്തു അവന് കൈവശം ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് "കൈവശം നൽകപ്പെടുന്ന പണയം' എന്ന് പറഞ്ഞിരിക്കുന്നത്. (2) പരസ്പരം വിശ്വാസം അർപ്പിച്ചു കഴിഞ്ഞാൽ ആ വിശ്വാസ്യത ശരി ക്കും പാലിക്കേണ്ടത് വിശ്വസിക്കപ്പെട്ടവന്റെ കടമയാണ്; അതിൽ വഞ്ചനയോ നടത്തുന്നതിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണം എന്നുള്ളതാണ്. ഇതൊരു പൊതുവായ തത്വമായിട്ടാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. പണയം വാങ്ങുന്നവനും കൊടുക്കുന്നവനും അടക്കമുള്ള ഇടപാടുകാരെ ഇവിടെ പ്രത്യേ കം ഉന്നം സന്ദർഭം കൊണ്ട് മനസ്സിലാക്കാം. കടസംഖ്യ കൊടുത്തു തീർക്കുമ്പോ ൾ മടികൂടാതെ പണയവസ്തു മടക്കിക്കൊടുക്കുക, അതുവരെ കേടുപാടൊന്നും വരുത്താതെ അതിനെ സൂക്ഷിക്കുക, പണയമോ സാക്ഷിയോ ഇല്ലാതെയും കടപത്രം എഴുതി രേഖപ്പെടുത്താതെയും പരസ്പര വിശ്വാസത്തിൻമേൽ നടത്തപ്പെട്ട ഇടപാടാകുമ്പോൾ അതിലെ നിശ്ചയങ്ങൾ പരിപൂർണമായി നിറവേറ്റുക, കൊടുത്തുതീർക്കുവാൻ കടപ്പെട്ട വസ്തുവിൽ മായം ചേർക്കുക പോലെയുള്ള കൃത്രിമങ്ങളൊന്നും ചെയ്യാതെ നന്നാ -ക്കിക്കൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിശ്വാ -സവഞ്ചനയെപ്പറ്റി ആക്ഷേപിച്ചുകൊണ്ടുള്ള ക്വുർ-ആൻ വചനങ്ങളും, നബി വചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ. (3) സാക്ഷ്യം മൂടിവെക്കുവാൻ പാടില്ല. ഹൃദയം ട സ്വഭാവമാണത്. ഹൃദയം ദുഷിച്ചവന്റെ വാക്കും പ്രവൃത്തിയും ദുഷിക്കുമെന്നും, വൻ കുറ്റക്കാരനും പാപിയുമായിത്തീരുമെന്നും പറയേണ്ടതില്ല. ആവശ്യം നേരിടുമ്പോൾ സാക്ഷ്യം നിർവഹിക്കാതിരിക്കുക, യഥാർത്ഥ വിരുദ്ധമായ സാക്ഷിമൊഴി നൽകുക മുതലായവയെല്ലാം സാക്ഷ്യത്തെ ഒളിച്ചുവെക്കൽതന്നെ. ന്യായവിരുദ്ധവും, സത്യവിരുദ്ധവുമായ ക്രമക്കേടുകൾ ആരുതന്നെ ചെയ്താലും ശരി, അത് എന്തുതന്നെ ആയാലും ശരി , എല്ലാം അവന്റെ മുമ്പിൽ അതിന് ഉത്തരം പറയേണ്ടി വരുമെന്നും അവസാനം അല്ലാഹു താക്കീത് ചെയ്യുന്നു. വിഭാഗം - 40
2:284

لِّلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَإِن تُبۡدُواْ مَا فِيٓ أَنفُسِكُمۡ أَوۡ تُخۡفُوهُ يُحَاسِبۡكُم بِهِ ٱللَّهُۖ فَيَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

(284) അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും (എല്ലാം). നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങൾ വെളിവാക്കുകയോ, അല്ലെങ്കിൽ അതിനെ നിങ്ങൾ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (284) اللهِ َّ ِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് الس ആകാശങ്ങളിലുള്ളത് الأر ഭൂമിയിലുള്ളതും നിങ്ങൾ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കുന്നുവെങ്കിൽ നിങ്ങളുടെ സ്വന്തങ്ങളിൽ (മനസ്സുകളിൽ) ഉള്ളത് അല്ലെങ്കിൽ അതിനെ നിങ്ങൾ മറച്ചുവെക്കുന്നുവെങ്കിൽ അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും ُ َّ اللها അല്ലാഹു എന്നിട്ട് അവൻ പൊറുത്തു കൊടുക്കും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ശിക്ഷിക്കുകയും ചെയ്യും അവൻ ഉദ്ദേശിക്കുന്നവരെ ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു ക്വുർ-ആനിലെ ഏറ്റവും വലിയ ഈ മഹത്തായ സൂറത്തിൽ ഇതേവരെയായി തത്വോപദേശങ്ങൾ, ചരിത്രപാഠങ്ങൾ, നിയമനിർദ്ദേശങ്ങൾ എന്നിങ്ങനെ വള -രെയധികം കാര്യങ്ങൾ അല്ലാഹു വിവരിച്ചു തന്നു. അതിനുശേഷം മൗലിക പ്രധാനമായ ചില യാഥാർത്ഥ്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഈ സൂറത്ത് അവസാനിപ്പിക്കുവാൻ സർവ്വവസ്തുക്കളും അല്ലാഹുവിന്റെതാണ്. അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ്. രഹസ്യപരസ്യമെന്നോ, ന്നാ വ്യത്യാസം കൂടാതെ എല്ലാ കാര്യങ്ങളും അവനറിയാവുന്നതാണ്. അവന്റെ അടിയാൻമാർ പ്രവർത്തനത്തിലൂടെയോ വാക്കുകളിലൂടെയോ വെളിപ്പെടുത്തുന്നതും, വെളിപ്പെടുത്താതെ മനസ്സിൽ മറവിചാരവികാരങ്ങളെയും അവൻ അറിയുന്നു. അവയെപ്പറ്റി അവൻ വിചാരണ നടത്തുകയും ചെയ്യും. എന്നിട്ട് പൊറുത്തുകൊടു -ക്കേണ്ടവർക്ക് പൊറുത്തു കൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക് കുകയും ചെയ്യും എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു ഓർമിപ്പിക്കുന്നത്. ഹൃദയങ്ങളിലുള്ള വിചാരങ്ങളടക്കം എല്ലാ രഹസ്യങ്ങളെയും പരസ്യങ്ങളെയും അല്ലാഹു അറിയുമെന്നുള്ളത് പലപ്പോഴും ക്വുർ-ആനിൽ പ്രസ്താവിക്കാറുള്ളതാണ്. എന്നാൽ, ഹൃദയ -ങ്ങളിലുള്ളതിനെ സംബന്ധിച്ച് അവൻ മനുഷ്യരെ വിചാരണ നടത്തുമെന്ന് ഈ വചനത്തിൽ മാത്രമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ അർത്ഥവ്യാപ്തിയിൽ നിന്നായിരിക്കും താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള രിവായത്തുകളിൽ കാണാവുന്നതുപോലെ, ഈ വചനം അവതരിച്ചപ്പോൾ സ്വഹാബികൾക്ക് മനഃപ്രയാസം അനുഭവപ്പെടുകയുണ്ടായതും. അഹ്മദ്, മുസ്ലിം (റ) മുതലായ മഹാൻമാർ രേഖപ്പെടുത്തിയി -ട്ടുള്ള ഒരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "ഈ വചനം സ്വഹാബികൾക്ക് അത് സഹിക്കുവാൻ കഴിയാതായി. അവർ നബി യുടെ അടുക്കൽ ചെന്ന് സങ്കടപ്പെട്ടു. ഞങ്ങളുടെ കഴിവിൽ പെട്ട നമസ്കാരം, നോമ്പ്, ധർമം, സമ രം മുതലായ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ശാസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വചനം അവതരിച്ചിരിക്കുന്നു. അത് ഞങ്ങളുടെ കഴിവിനപ്പുറമാണല്ലോ. (മനസ്സിലെ വിചാരങ്ങളെ ഉപേക്ഷിക്കുവാൻ ഞങ്ങൾക്ക് കഴിവില്ലല്ലോ) എന്ന് അവർ പറഞ്ഞു. നബി അവരോട് പറഞ്ഞു: "മുമ്പ് വേദക്കാർ ചെയ്തതുപോലെ, ഞങ്ങൾ കേട്ടു, ഞങ്ങൾ എതിര്്ര പവർത്തിക്കുന്നു എന്ന് പറയാതെ, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുവിൻ.' അങ്ങനെ, കുറച്ചുകാലം അവർ ഈ വചനം പാ രായണം ചെയ്തു പരിചയപ്പെട്ടപ്പോൾ, അവരുടെ മനഃപ്രയാസം നീങ്ങുകയും, അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിക്കുകയും ചെയ്തു.' ഓരോരുത്തർക്കും കഴിവുള്ള -തല്ലാതെ ആരോടും ശാസിക്കപ്പെടുകയില്ലെന്നും മറ്റും അടുത്ത രണ്ടാമത്തെ വചനത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംഭവം നിവേദനം ചെയ്ത ചില സ്വഹാബികൾ, ഈ വചനത്തെ അടുത്ത വചനം "നസ്ഖ്' ചെയ്തിരിക്കുന്നുവെന്നും പ്രസ്താവിച്ചു കാ ണാം. ഈ വാക്കിനെ ആധാരമാക്കി ചില ക്വുർ-ആൻ വ്യാഖ്യാതാക്കൾ ഈ വചനം "മൻസൂഖാ' ണെന്നും പറഞ്ഞിരിക്കുന്നു. വാസ്തവത്തിൽ, സാധാരണ ങ്കതികാർത്ഥത്തിലുള്ളനസ്ഖ് (വിധി ദുർബലപ്പെടുത്തൽ) അല്ല അവർ ആ ആദ്യം അവതരിച്ച വചനത്തിന്റെ ഉദ്ദേശ്യം പിന്നീട് അവത -രിച്ച വചനം വിവരിച്ചു തരുന്നുവെന്നേ ആ "നസ്ഖ്'ന് അർത്ഥമുള്ളൂ. ഇമാം അസ്ക്വലാ നീ (റ) മുതലായവർ ഈ സംഗതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു . (മുൻഗാമികൾ നസ്ഖി ( ن َ س ْ خ )ന് കൽപിച്ചിരിക്കുന്ന അർത്ഥവും പിൻകാല പണ്ഡിതൻമാർ അതിന് നൽകി വരുന്ന സാങ്കേതികാർത്ഥവും അടക്കം "നസ്ഖി'നെ സംബന്ധിച്ച പല വിവരങ്ങളും മുഖവുരയിൽ വിവരിച്ചിട്ടുണ്ട്. ചുരുക്കം ചിലതെല്ലാം 106- -ാം വചനത്തിന്റെ വിവരണത്തിലും കഴിഞ്ഞുപോയിട്ടുണ്ട്. ധ കൂടുതൽ വിവരം അവിടങ്ങളിൽ നോക്കുക. പ മനുഷ്യന്റെ മനസ്സിൽ ഉണ്ടാകുന്ന എല്ലാ വിചാരങ്ങളെയും, തോന്നലു -കളെയും കുറിച്ച് അല്ലാഹു ശിക്ഷാനടപടി എടുക്കുമെന്നല്ല അല്ലാഹു പറഞ്ഞതിന്റെ താൽ പര്യമെന്ന് വ്യക്തമാണ്. നല്ല വിചാരങ്ങളും ചീത്തവിചാരങ്ങളും പരിശോധി ച്ചു അതാതിനനുസരിച്ച് നടപടി എടുക്കുമെന്നും, മാപ്പ് നൽകേണ്ടവർക്ക് മാപ്പും ശിക്ഷ നൽകേണ്ടവർക്ക് ശിക്ഷയും നൽകുമെന്നും, ആരൊക്കെയാണ് പറഞ്ഞതിന്റെ താൽപ -ര്യം. വിചാരണ നടത്തുമെന്ന് പറഞ്ഞതിനെ തുടർന്ന് (എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന -വർക്ക് അവൻ പൊറുത്തുകൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവ ൻ ശിക്ഷിക്കുകയും ചെയ്യും) എന്നുകൂടി അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. താഴെ കാണുന്നതുപോ -ലെയുള്ള ഹദീഥുകളിൽ നിന്ന് ഇപ്പറഞ്ഞത് കൂടുതൽ വിശദമാകുന്നതാകുന്നു:- (1) നബി പറയുന്നു: "നിശ്ചയമായും, എന്റെ സമുദായത്തിന് അവരുടെ മനസ്സുകൾ വർത്തമാനം പറയുന്നത് (മനസ്സിൽ തോന്നിയത്)- അതവർ്ര പവർത്തിക്കുകയോ സംസാരിക്കുകയോ വിട്ടുകൊടുത്തിരിക്കുന്നു.' പ്രധാന ഹദീഥ് പണ്ഡിതൻമാരെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണിത്. (2) മറ്റൊരു നബി വചനത്തിന്റെ സാരം: "ഒരാൾ ഒരു നന്മ ചെയ്യാൻ ദ്ദേശിച്ചു, എന്നിട്ട് അതവൻ ചെയ്തില്ല. എന്നാലവന് ഒരു പൂർണമായ നന്മയായി അത് രേഖപ്പെടുത്തപ്പെടും. ഒരു നന്മ ഉദ്ദേശിച്ചിട്ട് അതവൻ ചെയ്താൽ, പത്ത് മുതൽ എഴുനൂറിരട്ടിവരെയായി അത് രേഖപ്പെടുത്തപ്പെടും. ഒരാൾ ഒരു തിന്മ ഉദ്ദേശിച്ചു, എന്നി അതവൻ ചെയ്തില്ല, എന്നാലത് രേഖപ്പെടുത്തപ്പെടുകയില്ല. അതവൻ ചെയ്താൽ ഒരു തിന്മയായി രേഖപ്പെടുത്തപ്പെടും.' ബുഖാരിയും, മുസ്ലിമും (റ) പല മാർഗങ്ങളിൽ കൂടി ഉദ്ധരിച്ചതാണിത്. (3) മുസ്ലിം (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: "ഒരു സംഘം ആളുകൾ റസൂൽ തിരുമേനി -യുടെ അടുക്കൽ വന്നിട്ട് ഇങ്ങനെ പറഞ്ഞു: ഞങ്ങളിൽ ഒരാൾക്ക് അവന്റെ മനസ്സിൽ ചിലത് (ചില ദുർബോധനങ്ങൾ) അനുഭവപ്പെടു -ന്നു. അത് (വെളിക്ക്) പറയുന്നത് അയാൾക്ക് ഭയങ്കരമായും തോന്നുന്നു. നപ്പറ്റി തിരുമേനി എന്ത് പറയുന്നു?) തിരുമേനി ചോദിച്ചു: "അങ്ങനെ നിങ്ങൾക്ക് അനുഭവപ്പെടുന്നുവോ?' അവർ "അതെ' എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: "അത് സ് പഷ്ടമായ വിശ്വാസമാകുന്നു.' വിശ്വാസസംബന്ധമായ തത്വങ്ങൾക്ക് എതിരാകുന്ന വിധം മനസ്സിൽ ചിലപ്പോൾ തോന്നിപ്പോകുന്നതും, മറ്റുള്ളവരോട് തുറന്നു പറയുവാൻ പോലും ധൈര്യം വരാത്തതുമായ ശങ്കാവിചരങ്ങളെക്കുറിച്ചാണ് സ്വഹാബികൾ ന ബി യോട് സംശയം ചോദിച്ചത്. അത് പറയുവാൻപോലും അവർക്ക് മടിതോന്നുന്നത് അവരുടെ വിശ്വാസദാർഢ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും, അങ്ങിനെയുള്ള തോന്നലുകൾ ഇല്ലാതാക്കുക മനുഷ്യന്റെ കഴിവിൽ പെട്ടതല്ലാത്തത് കൊണ്ട് അവ മൂലം സത്യവിശ്വാസത്തിന് കോട്ടം തട്ടുന്നതല്ലെന്നുമാണ് നബി അവർക്ക് നൽകിയ മറുപടിയുടെ സാരം. മനസ്സിന്റെ വിചാരവികാരങ്ങളിൽ തന്നെ, നല്ലതും ചീത്തയും ഉണ്ടായിരിക്കുമെന്നും, ചിലത് പുണ്യത്തിലേക്കും ചിലത് പാപത്തിലേക്കും നയിക്കുമെന്നും പറയേണ്ടതില്ല. സത്യവിശ്വാസം, നിഷ്കളങ്കത, ഭയഭക്തി, സൽക്കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം ആദിയായവയും, സത്യനിഷേധം, അഹംഭാവം, അസൂയ, കാപട്യം, ഭൗതികമോഹം ആദിയായവയുമെല്ലാം മനസ്സിന്റെ സന്തതികളാണല്ലോ. ഒരേ പ്രവൃത്തി തന്നെ, മനസ്സിലെ വിചാരമനുസരിച്ച് നല്ലതും ചീത്തയുമായിത്തീരുന്നു. ആകയാൽ, സർവ്വജ്ഞനായ അല്ലാഹു ഓരോരുത്തന്റെയും പ്രവൃത്തികൾ മാത്രമല്ല, അവന്റെ മന -സ്സിലെ വിചാരവികാരങ്ങളെയും ഉദ്ദേശ്യതാൽപര്യങ്ങളെയും മുഴുവൻ പരിശോ -ധിച്ചു ഓരോന്നിന്റെ പേരിലും അർഹിക്കുന്ന നടപടി സ്വീകരിക്കുമെന്നും, മനുഷ്യന്റെ കഴിവിനും നിയന്ത്രണത്തിനും വിധേയമല്ലാത്തവയെ വിട്ടുകൊടുക്കുമെന്നും മൊത്തത്തി ൽ മനസ്സിലാക്കാം. വിചാരവികാരങ്ങളെ അനിയന്ത്രിതമായി അയച്ചുവിടാതെ നി യന്ത്രിക്കേണ്ടതുണ്ട്. ദുർവിചാരങ്ങൾക്കും ദുരുദ്ദേശ്യങ്ങൾക്കും കഴിയുന്നത്ര കടിഞ്ഞാണിടേണ്ടതുണ്ട്. നിയന്ത്രണാതീതമായവയെ പ്രവർത്തനത്തിൽ കൊണ്ടുവരാതെ അടക്കി നിറുത്തുവാൻ നാം ഇതിൽനിന്ന് പഠിക്കേണ്ടത്. المعين و واالله الموفق
2:285–286

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ

لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ

(285) റസൂലിന്ന് അദ്ദേഹത്തിന്റെ റബ്ബിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതിൽ, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നില). അവർ പറയുകയും ചെയ്യുന്നു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്റെ പൊറുക്കൽ- (അതാണ് ഞങ്ങൾ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്റെ അടുക്കലേക്കത്രെ തിരിച്ചുവരവും.' (286) ഒരു ആത്മാവിനോടും ധ ഒരു വ്യക്തിയോടും പ അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല. അത് സമ്പാദിച്ചത് (നന്മ)അതിന് തന്നെയായിരിക്കും; അത് സമ്പാദിച്ചു (തിന്മ) കൂട്ടിയതും അതിന്റെമേൽ തന്നെയായിരിക്കും. (പ്രാർത്ഥിക്കുക:) "ഞങ്ങളുടെ റബ്ബേ! ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കിൽ നീ ഞങ്ങളെ പിടികൂടരുതേ! ധ ശിക്ഷാ നടപടി എടുക്കരുതേ! പ ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേൽ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങൾക്ക് സാധ്യതയില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്) നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങൾക്ക് മാപ്പ് നൽകേണമേ! ഞങ്ങൾക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാൽ, അവിശ്വാസികൾക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ! (285) الر റസൂൽ വിശ്വസിച്ചിരിക്കുന്നു അവതരിപ്പിക്ക (ഇറക്ക-)പ്പെട്ടതിൽ അദ്ദേഹത്തിന് തന്റെ റബ്ബിൽനിന്ന് സത്യവിശ്വാസികളും എല്ലാവരും വിശ്വസിച്ചിരിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ മലക്കുകളിലും അവന്റെ (വേദ) ഗ്രന്ഥങ്ങളിലും അവന്റെ റസൂലുകളിലും, ദൂതൻമാരിലും ഞങ്ങൾ വ്യത്യാസം കൽപ്പിക്കുകയില്ല ഒരാൾക്കിടയിലും അവന്റെ റസൂലുകളിൽ നിന്ന് അവർ പറയുകയും ചെയ്തു, പറയുന്നു ഞങ്ങൾ കേട്ടു ഞങ്ങൾ അനുസരിക്കുകയും ചെയ്തു നിന്റെ പൊറുക്കൽ ഞങ്ങളുടെ രക്ഷിതാവേ നിന്നിലേക്ക് തന്നെയാണ് തിരിച്ചുവരവ്, പര്യവസാനം (286) اللها അല്ലാഹു ശാസിക്കുകയില്ല, നിർബന്ധിക്കുകയില്ല, കീർത്തിക്കുക -യില്ല ഒരു ആത്മാവിനോടും (ആളോടുംവ്യക്തിയോടും) അതിന്റെ നിവൃത്തി (സൗകര്യംകഴിവ്) അല്ലാതെ ا } അതിനാണ്, അതിനുണ്ടായിരിക്കും, അതിന്റെതാണ് അത് സമ്പാദിച്ചത് അതിന്റെ മേലും തന്നെ, അതിന് തന്നെ അത് സമ്പാദിച്ചുകൂട്ടിയത് ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ പിടികൂടരുതേ ഞങ്ങൾ മറന്നുപോയെങ്കിൽ അല്ലെങ്കിൽ ഞങ്ങൾ അബദ്ധം ചെയ്തെങ്കിൽ ഞങ്ങളുടെ റബ്ബേ ചുമത്തുകയും ചെയ്യരുതേ ഞങ്ങളുടെ മേൽ, ഞങ്ങൾക്ക് إ ِ ص ْ رًا ഭാരം (ഞെരുക്കം) അത് ചുമത്തിയതുപോലെ َ3ا യാതൊരുവരുടെമേൽ ഞങ്ങളുടെ മുമ്പുള്ള ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ م َ ا യാതൊന്നിനെ കഴിവില്ല, സാധിപ്പില്ല ഞങ്ങൾക്ക് അതിന് ഞങ്ങളെക്കുറിച്ച (ഞങ്ങൾക്ക്) നീ മാപ്പ് നൽകുകയും വേണമേ ഞങ്ങൾക്ക് നീ പൊറുത്തു തരുകയും വേണമേ ഞങ്ങളോട് നീ കൃപ കാണിക്കുകയും വേണമേ م َ و ْ لان ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ് ആകയാൽ ഞങ്ങളെ നീ സഹായിക്കണേ ജനങ്ങളുടെ മേൽ (എതിരെ) അവിശ്വാസികളായ സൂറത്തിന്റെ ആരംഭത്തിൽ, വിശുദ്ധ ക്വുർ-ആൻ അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കുന്ന "മുത്തക്വി'കൾക്ക് മാർഗദർശനമാണെന്ന് അല്ലാഹു പ്രസ് താവിച്ചു. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുക, നമസ്കാരം നിലനിർത്തുക, അല്ലാഹു നൽകിയതിൽ നിന്ന് ചിലവഴിക്കുക, റസൂൽ തിരുമേനിക്കും മുൻ പ്രവാചക ൻമാർക്കും അവതരിപ്പിക്കപ്പെട്ടതിലും പരലോകത്തിലും വിശ്വസിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങളോട് കൂടിയവരാണ് മുത്തക്വികൾ എന്ന് തുടർന്നു വിവരിക്കുകയും ചെയ്തു. അതിനുശേഷം, ഇതേവരെയായി വളരെയേറെ കാര്യങ്ങൾ വിവരിക്കുകയും വിശദീക -രിക്കുകയും ചെയ്തു. ആരംഭത്തിൽ പ്രസ്താവിക്കപ്പെട്ട ആ മുത്തക്വികൾ നബി യും, നബി -യിൽ വിശ്വസിച്ച സത്യവിശ്വാസികളുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടും, വിശ്വാസം, ഭയഭക്തി, അനുസരണം ആദിയായവയിൽ അവരുടെ നിലപാട് എന്താണെന്ന് വിവരിച്ചുകൊണ്ടും ഈ സൂറത്ത് അല്ലാഹു അവസാനിപ്പിക്കുകയാണ്. റസൂലിന് അദ്ദേഹത്തിന്റെ റബ്ബിങ്കൽ നിന്ന് എന്തെല്ലാം അതിലെല്ലാം അദ്ദേഹം വിശ്വസിച്ചിട്ടുമുണ്ട്. അദ്ദേഹം അതിൽ വിശ്വസിക്കുകയെന്നുള്ളത് സ്വാഭാവികവുമാണ്. അതു -കൊണ്ട് തന്നെയാണ് ഈ വചനം അവതരിച്ചപ്പോൾ, وحق له ان يؤمن (അദ്ദേഹം അതിൽ വിശ്വസിക്കുവാൻ അവകാശപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് നബി പറയുകയുണ്ടായതും, (ബൈഹക്വീ, ഹാകിം, ഇബ്നു ജരീർ.) റസൂൽ മാത്രമാണോ അതിൽ വിശ്വസിക്കുന്നത്? അല്ല. എല്ലാ സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു അത് അവതരിപ്പിച്ചത് അല്ലാഹുവായിരിക്കെ, ഒന്നാമതായി വിശ്വസിക്കേണ്ടത് അല്ലാഹുവിലാണല്ലോ. മലക്കുകളാകുന്ന അദൃശ്യദൂതൻമാരുടെ കൈക്കാണ് അത് അവതരിപ്പി -ച്ചിരിക്കുന്നതും. അതിനാൽ മലക്കുകളിലും വിശ്വസിക്കേണ്ടിയിരിക്കുന്നു. നബി മാത്രമോ, നബി അവതരിപ്പിക്കപ്പെട്ട ക്വുർ-ആൻ മാത്രമോ അല്ല അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. പല റസൂലുകൾക്കുമായി വേറെയും പല വേദഗ്രന്ഥങ്ങളും ഇതിന് മുമ്പ് അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെയും ആ റസൂലുകളുടെയും ദൗ ത്യങ്ങളും, പ്രബോധനങ്ങളുമെല്ലാം തന്നെ, നബി -യുടെയും ക്വുർ-ആന്റെയും ദൗത്യത്തിൽ നിന്നും, പ്രബോധനങ്ങളിൽ നിന്നും അന്യമായിരുന്നതുമില്ല. അതിനാൽ, അവരെല്ലാവരുംറസൂലും സത്യവിശ്വാസികളുമെല്ലാം അവന്റെ മ ലക്കുകളിലും അവന്റെ മുഴുവൻ വേദഗ്രന്ഥങ്ങളിലും, അവന്റെ എല്ലാ റസൂലുകളിലും വി -ശ്വസിച്ചിരിക്കുന്നു. اللها അല്ലാഹുവിന്റെയും അവന്റെ റസൂലുകളുടെയും ഇടയിൽ വ്യത്യസ്തഭാവം കൈക്കൊണ്ടുകൊണ്ട് (ഞങ്ങൾ ചിലതിൽ വിശ്വസിക്കും, ചിലതിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്യും- 4: 150) എന്ന് അവിശ്വാസി -കൾ പറഞ്ഞതുപോലെ അവർ പറയുകയില്ല. വേദക്കാർ ചെയ്തതുപോലെ (ഞങ്ങൾക്ക് ഇറക്കപ്പെട്ടതിൽ ഞങ്ങൾ വിശ്വസിക്കും- 2: 91) എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള അല്ലാഹുവിന്റെ റസൂലുകളിൽ പെട്ട ഒരാൾക്കിടയിലും ഞങ്ങൾ വ്യത്യാസം കാണിക്കുകയില്ല എന്നത്രെ അവർ സ്വീകരി ച്ചു വരുന്ന നിലപാട്. അഥവാ, എല്ലാ റസൂലുകളിലും, അവർക്ക് അവ -തരി -പ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണവർ. അതുപോലെത്തന്നെ, മുമ്പ് ഇസ്റാ-ഈല്യർ പറഞ്ഞതുപോലെ (ഞങ്ങൾ കേട്ടു, അനുസരണക്കേടും കാണിക്കുന്നു. (2: 93) എന്നും അവർ പറയുകയില്ല. ഞങ്ങൾ കേൾക്കുകയും അനുസ -രിക്കുകയും ചെയ്യുന്നു എന്നായിരിക്കും അവർ പറയുക. അതെ, അല്ലാഹു എന്ത് കൽപിച്ചാലും വിരോധിച്ചാലും അതെല്ലാം ശരിക്ക് കേട്ടു സ്വീ കരിക്കുവാനും, അതനുസരിച്ച് പ്രവർത്തിക്കുവാനും തയ്യാറുള്ളവരാണവർ. കാരണം , അവരുടെ ഏകലക്ഷ്യം അല്ലാഹുവിങ്കൽ നിന്നുള്ള പാപപൊറുതിയാണ്. തങ്ങൾ അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെന്നു അവന്റെ മുമ്പിൽ കണക്കുബോധിപ്പിക്കേണ്ടി വരുമെന്ന ബോധവും അവർക്കുണ്ട്. അതുകൊണ്ട്, "ഞങ്ങളുടെ റബ്ബേ, നിന്റെ ഞ ങ്ങൾക്ക് വേണ്ടത്ഞങ്ങളുടെ തിരിച്ചുവരവ് നിന്റെ അടുക്കലേക്കാണല്ലോ.' അവർ പറഞ്ഞുകൊണ്ടിരിക്കും. ശരി, മേൽ പ്രസ്താവിച്ചപ്രകാരം വിശ്വസിക്കുന്നവരും, അല്ലാഹുവിന്റെ വിധിവിലക്കുകളെല്ലാം നിരുപാധികം അനുസരിക്കുന്നവരുമാണ് സത്യ -വിശ്വാസികൾ. എന്നാൽ, അല്ലാഹുവിന്റെ എല്ലാ വിധിവിലക്കുകളും അപ്പടി സ്വീകരിച്ചു അനുഷ്ഠിക്കുവാൻ മനുഷ്യന് കഴിയുമോ? എന്ന് വല്ലവർക്കും സംശയം തോന്നിയേക്കാമെങ്കിൽ അതിനുള്ള മറുപടിയായി അല്ലാഹു പറയുന്നു: "ഒരാളോടും ആ വ്യക്തിക്ക് നിർവഹിക്കുവാൻ സൗകര്യമായതല്ലാതെ അതിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. اللها വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. "പരമാവധി സാധ്യമാകുന്നത്' എന്നോ, "വിഷമത്തോട് കൂടിയെങ്കിലും കഴിയുന്നത്' എന്നോ മറ്റോ അർത്ഥം വരാവുന്ന ( ط َ اقـ പോലെയുള്ള വാക്കുകളൊന്നും ഉപയോഗിക്കാതെ, "അനുസരിക്കുവാൻ സൗകര്യവും നിവൃത്തിയുമുള്ളത്' എന്ന അർത്ഥത്തിൽ وسعها എന്നത്രെ അല്ലാഹു ഉപയോഗിച്ച വാക്ക്. വലിയ വിഷമമൊന്നും കഷ്ട -നഷ്ടമൊന്നും വരുത്താവുന്ന കാര്യങ്ങളേ അല്ലാഹു കൽപി -ച്ചിട്ടുള്ളുവെന്നാണിതിന്റെ താൽപര്യം. അല്ലാഹു പറയുന്നു: (മതത്തിൽ അവൻ നിങ്ങളുടെ മേൽ ഒരു വിഷമവും ഏർപ്പെടുത്തിയിട്ടി -ല്ല. (22: 78.) സാധാരണനിലയിൽ പറയത്തക്ക ബുദ്ധിമുട്ടുകൂടാതെ നിർവഹിക്കാവുന്ന കാര്യങ്ങളേ അല്ലാഹു മതത്തിൽ ശാസിക്കുന്നുള്ളൂ എന്ന് സാരം. അതോടുകൂടി, താൽക്കാ -ലികമായോ, സാന്ദർഭികമായോ ഏർപ്പെടുന്ന പ്രതിബന്ധങ്ങളിൽ അതതിനനുസരിച്ച പ്രതിവിധികളും ഇളവുകളും നൽകപ്പെട്ടിട്ടുണ്ട് താനും. പക്ഷേ, തികച്ചും ഇച്ഛക്കുമൊത്തവി -ധംജീവിച്ചുകൊള്ളുവാൻ മനുഷ്യനെ അല്ലാഹു അനുവദിക്കുന്നില്ലെന്നുള്ളത് പരമാ ർത്ഥമാണ്. അത് അല്ലാഹുവിന്റെ നീതിക്കും, അവന്റെ സൃഷ്ടികളോട് അവനുള്ള ദയക്കും യോജിക്കുന്നതുമല്ല. ബുദ്ധിയോ യുക്തിയോ അതിനെ ശരിവെക്കുകയുമില്ല. ങ്ങനെ ജീവിക്കുന്നതിന് മതം ഒരു തടസ്സമായി കാണുകയും, അതിന്റെ പേരിൽ മതേ ത്താട് വെറുപ്പും അറപ്പും അവർ കേവലം പക്ഷിമൃഗാദി -കളെപ്പോലെയുള്ള ഒരുതരം പ്രാകൃത ജീവികളെന്നേ കരുതേണ്ടതുള്ളൂ. യഥാർത്ഥത്തിൽ, ഓരോ വ്യക്തിയും ചെയ്തുവെക്കുന്ന നന്മ അതിനുതന്നെയാണ് ഗുണം ചെയ് യുന്നത്. ത് ചെയ്തുകൂട്ടുന്ന തിന്മ അതിനുതന്നെയാണ് ദോഷം വരുത്തുന്നതും. അതിൽ അല്ലാഹുവിന് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാവാനി -ല്ല. പക്ഷേ, മനുഷ്യന് ഗുണകരമായി കലാശിക്കുന്നത് എന്തൊക്കെയാണ്, ദോഷ -കരമായി കലാശിക്കുന്നത് ഏതൊക്കെയാണ് എന്നുള്ള സൂക്ഷ്മജ്ഞാനം അവന് മാത്രമാണുള്ളത്, മനുഷ്യന് അതറിഞ്ഞുകൂടാ. അതുകൊണ്ടാണ് മനുഷ്യൻ ജീവിക്കേണ്ടത് ഇന്നിന്ന പ്രകാരമാണെന്ന് അല്ലാഹു ശാസിക്കുന്നതും. നബി യും സത്യവിശ്വാസികളും പ്രാർത്ഥിച്ചുകൊണ്ടിരിക്കേണ്ടതും , പ്രാർത്ഥിക്കാറുള്ളതുമായ മഹത്തായ ഒരു പ്രാർത്ഥനകൊണ്ടാണ് ഈ അദ്ധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്. ഇബ്നു-അബ്ബാസ് (റ) പറയുകയാണ്: "റ സൂൽ തിരുമേനി -യുടെ അടുക്കൽ ജിബ്രീൽ (അ) ഉണ്ടായിരുന്ന ഒരവസരത്തിൽ ഒരു ശബ്ദം കേൾക്കപ്പെട്ടു. ജിബ്രീൽ മേൽപോട്ട് നോക്കിയിട്ട് പറഞ്ഞു: ആകാശത്ത് മുമ്പ് തീരെ തുറക്കപ്പെടുകയുണ്ടായിട്ടില്ലാത്ത ഒരു കവാടം തുറക്കപ്പെട്ടതാണത്. അങ്ങനെ, അതിലൂടെ ഒരു മലക്ക് ഇറങ്ങി നബി യുടെ അടുക്കൽ വന്നു. അദ്ദേഹം പറഞ്ഞു: താങ്കൾക്ക് നൽകപ്പെട്ടിട്ടുള്ള രണ്ട് പ്രകാശങ്ങൾകൊണ്ട് സന്തോഷപ്പെട്ടുകൊള്ളുക. താങ്കളു ടെ മുമ്പ് ഒരു പ്രവാചകനും അത് നൽകപ്പെട്ടിട്ടില്ല. അതായത് "ഫാതിഹത്തുൽ കിതാ ബും' (സൂറ: ഫാതിഹ:യും), സൂറത്തുൽ ബക്വറഃയുടെ അന്ത്യഭാഗങ്ങളും. അവ രണ്ടിൽ നിന്നും താങ്കൾ ഏതക്ഷരം ഓതിയാലും അത് താങ്കൾക്ക് നൽകപ്പെടാതിരിക്കുകയില്ല.' (മു. ന) സൂറത്തുൽ ഫാതിഹഃയും, ഈ സൂറത്തിന്റെ അവസാനത്തിലുള്ള പ്രാർത്ഥ -നകളുമാണ് ആ രണ്ട് പ്രകാശങ്ങൾകൊണ്ടുദ്ദേശ്യം. ആ പ്രാർത്ഥനകൾക്ക് അല്ലാഹു ഉത്തരം നൽകാതിരിക്കുകയില്ലെന്നത്രെ മലക്ക് നബി യെ അറിയിച്ചത്. അല്ലാഹുവിന്റെ അടിയാൻമാരായ സത്യവിശ്വാസികൾ അവനോട് പ്രാർത്ഥിക്കുവാൻ വേണ്ടി അവ ൻതന്നെ പഠിപ്പിച്ചുകൊടുത്ത പ്രാർത്ഥനയായിരിക്കെ, ആ പ്രാർത്ഥനകൾക്ക് അവൻ ഒരു പ്രത്യേക പരിഗണന നൽകാതിരിക്കുകയില്ലല്ലോ. (ഞങ്ങളുടെ റബ്ബേ) എന്ന് വിളിച്ചുകൊണ്ട് സത്യവിശ്വാസികൾെ ചയ്യുന്ന ഈൗ പ്രാർത്ഥനയിലെ അപേക്ഷകൾ ഇവയാണ്: (1) "ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾ അബദ്ധം ചെയ്താൽ നീ ഞങ്ങളെ പിടികൂടി ശിക്ഷാനടപടി എടുക്കരുതേ!' മറവി മൂല -മോ, അബദ്ധത്തിലോ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതല്ലെന്ന് നബി പ്രസ്താവിച്ചിരിക്കുന്നു, പല ക്വുർ-ആൻ വചനങ്ങളിൽ നിന്നും അത് വ്യക്തമാകുന്നുമുണ്ട്. എന്നിരിക്കെ, ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യമെന്താണെന്ന് തോന്നിയേക്കാം. അശ്രദ്ധമൂലവും കർത്തവ്യബോധത്തിന്റെ പോരായ്മ നിമിത്തവുമായിരിക്കും മിക്കപ്പോഴും മറവിയുടെയും അബദ്ധത്തിന്റെയും കാരണം. ചിലപ്പോൾ അനാവശ്യമോ ആക്ഷേപാർഹമോ ആയ വിഷയങ്ങളിൽ ശ്രദ്ധ മുഴുകിപ്പോയതുകൊണ്ടുമായിരിക്കും. അപ്പോൾ, എല്ലാ മറവിയിലും അബദ്ധത്തിലും മനുഷ്യൻ തികച്ചും നിരപരാധിയായിരിക്കുകയില്ല. എനി, അബദ്ധത്തിലോ മാപ്പുചെയ്യപ്പെട്ടാൽ തന്നെയും അതിനെ തുടർന്നു തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകൾ വേറെ സംഭവിക്കുവാനും ഇടയുണ്ട്. ആ സ്ഥിതിക്ക് മറവി ബാധിച്ചോ അബദ്ധം പിണഞ്ഞോ ഉണ്ടാകാവുന്ന ദോഷങ്ങളൊന്നും ബാധിക്കാതെ ഇഹത്തിലും പരത്തിലും ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നാണിതിന്റെ താൽപര്യം. (2) "മുമ്പുള്ളവരുടെ മേൽ ചുമത്തിയതുപോലുള്ള ഭാരങ്ങളൊന്നും ഞങ്ങളുടെ മേൽ ചുമത്തരുതേ!' മുൻ സമുദായങ്ങളുടെ മേലുണ്ടായിരുന്നതു -പോലെയുള്ള ചില കർശന നിയമങ്ങളും, പ്രയാസം കൂടിയ കർമാചാരങ്ങളുമാണ് ഭാരം ( اصر ) കൊണ്ടുദ്ദേശ്യം. നബി -യുടെ ദൌത്യോദ്ദേശ്യങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ (അവരുടെ -വേദക്കാരുടെ -ഭാരവും, അവരുടെ മേലുണ്ടായിരുന്ന കുടുക്കുബന്ധങ്ങളും അദ്ദേഹം അവരിൽ നി ഇറക്കിവെക്കും (അ-അ്റാഫ്: 157) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് കാണാം. മുൻ സമുദായങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും നബി തിരുമേനി -യുടെ സമുദായത്തിന് ലഘൂകരിച്ചു കൊടുക്കപ്പെട്ടിട്ടുള്ളത് പ്രസ്താവ്യമാകുന്നു. (3) "ഞങ്ങൾക്ക് സാധ്യതയില്ലാത്ത കാര്യങ്ങളൊന്നും ഞങ്ങളെ വഹിപ്പിക്ക -രുതേ!' അഥവാ ഞങ്ങൾക്ക് താങ്ങുവാൻ കഴിയാത്ത കാര്യങ്ങൾ ഞങ്ങളിൽ സംഭവിപ്പി -ക്കരുതേ! ഇഹത്തിലും പരത്തിലും ഞങ്ങൾക്ക് സഹിക്കുവാൻ സാധിക്കാത്ത ക ഷ്ടപ്പാടുകൾ വരാതെ ഞങ്ങളെ കാത്തുതരണേ! എന്ന് സാരം. (4) "ഞങ്ങൾക്ക് മാപ്പ് നൽകണേ!' (5) "ഞങ്ങൾക്ക് പൊറുത്തു തരണേ!' (6) "ഞങ്ങൾക്ക് കരുണ ചെയ്യണേ!' ഞങ്ങളുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും വെളിക്ക് വരുത്താതെ മൂടിവെച്ചു മാപ്പാക്കുകയും, അവ മൂലം ഞങ്ങളെ ശിക്ഷയിലും അപമാനത്തിലും അകപ്പെടുത്താതെ പൊറുത്തുതരുകയും ചെയ്യേണമേ! എന്നുവേ-−, ഞങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതങ്ങളിൽ ഞങ്ങൾക്ക് ല്ലായ്പ്പോഴും കാരുണ്യമേകി അനുഗ്രഹിക്കുകയും ചെയ്യേണമേ! എന്ന് താൽപര്യം. (7) പ്രാർത്ഥനയിലെ അവസാന വാക്യത്തിന്റെ സാരം ഇപ്രകാരമാകുന്നു:- "റബ്ബേ! നീയത്രെ ഞങ്ങളുടെ യജമാനൻ. വേറെ ആരുടെ യജമാനത്വവും ഞങ്ങൾ സ്വീകരിക്കുന്നില്ല. എന്നിരിക്കെ, ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു ഞങ്ങളെ അനുഗ്ര -ഹിക്കുവാനും, നിന്റെ അടിയാൻമാരും സത്യവിശ്വാസികളുമായ ഞങ്ങൾക്ക് ഞങ്ങളുടെ ശത്രുക്കൾക്കെതിരെ സഹായം നൽകുവാനും ഞങ്ങൾക്ക് നിന്നെയല്ലാതെ ആരെയും ആശ്രയിക്കുവാനില്ലല്ലോ. ആകയാൽ, അവിശ്വാസികളായ എല്ലാവർക്കു -മെതിരിൽ സത്യവിശ്വാസികളായ ഞങ്ങളെ നീ സഹായിച്ചുകൊണ്ടിരിക്കണേ!' ഇബ്നുമസ്-ഊദ് (റ)ൽ നിന്ന് ബുഖാരീ, മുസ്ലിം (റ) മുതലായ പല മഹാൻമാരും ഉദ്ധരിച്ച ഒരു ഹദീഥിൽ നബി പറയുന്നു: "സൂറത്തുൽ ബക്വറഃയുടെ അവസാനത്തിൽ നിന്ന് രണ്ട് ആയത്തുകൾ ആരെങ്കിലും ഒരു രാത്രിയിൽ ഓതിയാൽ അവ അവന് മതിയാകും.' ഈ വചനങ്ങൾ അവതരിച്ച സന്ദർഭത്തിൽ നബി അവ ഓതിയപ്പോൾ, ഉടനെ (അപ്രകാരം ചെയ്യപ്പെട്ടിരിക്കുന്നു.) എന്ന് പറയപ്പെട്ടതായി ഇബ്നു അബ്ബാസും (റ) പ്രസ്താവിച്ചിരിക്കുന്നു. (മു. തി.) ഈ വചനങ്ങളുടെ ശ്രേഷ്ഠതയെ കുറിക്കുന്ന വേറെയും പല ഹദീഥുകൾ കാണാവുന്നതാണ്. ഈ സൂറത്ത് ഓതിക്കഴിയുമ്പോൾ (റ) "ആമീൻ' ( آم ِ ين ഉത്തരം നൽകേണമേ!) എന്ന് പറഞ്ഞിരുന്നതായി ഇബ്നുജരീർ (റ) മുതലായവർ വദനം ചെയ്തിരിക്കുന്നു. الآية ധ اللهم ربنا ولك الحمد ولك المنة والفضل ധ 6 789ഉ;ഋ;7എ ക 7ഋ ഖ പടം 1 അഹലഃമിറൃശമ അയമൃശാ -ഹമിറീള വമാ) മെഹേ ലെമ (ഉലമറ ഋവേമാ ഋഹശാ ഋ്വശിഴലയലൃ ഋഹമവേ,ഋഹീവേ (അഹ അൂമയമ) ഛൃമയ(?) ഇമിമി ഇമിമ ഘമിറീള ഏീവെലി (ശമൊശഹശമ) ഏമ്വമ ഞലറ ലെമ ഞശ്ലൃ ചശഹല ജ്യൃമാശറലെ ജമൃമി ജവശഹശിലെ അയൗസശൃ ആലവേലവെമാലവെ ആീ്വൃമവ ങീമയ ങമറശമി,ങശറശമി ങമമി ദമഴമ്വശഴ ടശി,ടശിമശ ടൗരരീവേ ഇഹ്യമൊ(ല്വൌ) ങേ. ടമശൃ 7 ;6 പടം 2 ? ഗ , 0 ഇ.ആ ? ഗ , 0 ഇ.ആ ? ഗ , 0 ഇ.ആ ? ഗ , 0 ഇ.ആ ഫലസ്തീൻ 12 ഗോത്രങ്ങൾ ഭാഗിക്കപ്പെട്ട സ്ഥലങ്ങൾക്ക് മൂസാ നബി(-അ)ക്കു ശേഷം അവെലൃ ആലിഷമാശി ഉമി ഋുവൃമശാ ഏമറ കമൈരസലൃ ഖൗറവമ ങമിമലൈവ ചലളവേമഹശ ഞലൗയലി അയമിമ ടമഹേ ടലമ(ഉലമറ ലെമ) ഏീഹമി ഏമഹശഹലല ഏലൃമമെ ഠലയലൃശമെ ജവീലിശരശമ ജവശഹശിലെ ജമൃമി ആലവേമവെലാലെ ആലവേഹലവലാ ആലലൃവെലയമ ആീ്വൃമവ ഖലൃശരവീ ങേ.ടമശൃ ഒമാമവേ ജ 9 6 7,ണ6 6 7 6 7 ;6