Muhammad Amani Moulavi (d. 1987) · Surah 4 · 176 verses
4:1يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمُ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالٗا كَثِيرٗا وَنِسَآءٗۚ وَٱتَّقُواْ ٱللَّهَ ٱلَّذِي تَسَآءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَيۡكُمۡ رَقِيبٗا
ആമുഖം: തുറകളിലായി വളരെയധികം വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു സൂറത്താണിത്. അനന്തരാവകാശനിയമങ്ങൾ പോലെയുള്ള ചില വിഷയങ്ങൾ ഇൗ സൂറത്തിന്റെ സവിശേഷതയാകുന്നു. ഒന്നാമത്തെ വചനത്തിൽതന്നെ സ്ത്രീകളെപ്പറ്റി പരാമർശമുള്ളതിനുപുറമെ, അവരെ സംബന്ധിച്ച പല കാര്യങ്ങളും ഇതിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊ് ഇൗ സൂറത്തിന് "അന്നിസാ-ഉ്' (സ്ത്രീകൾ) എന്നു പറയപ്പെടുന്നു. "സൂറത്തുന്നിസാ-ഇലെ അഞ്ചു ആയത്തുകൾ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ്' എന്നു പറഞ്ഞുകൊ് ഇബ്നുമസ്-ഊദ്(റ) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്നുജരീർ (റ) ഉദ്ധരിക്കുന്നു. അതായത്: (1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകൾക്ക് അല്ലാഹു മാപ്പു നൽകുമെന്നു കാണിക്കുന്ന 31-ാം വചനവും, (2)അല്ലാഹു അണുവോളം അനീതി ചെയ്കയില്ലെന്നും, ഓരോ നന്മയെയും അവൻ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും. (3, 4) ശിർക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്നു പ്രസ്താവിക്കുന്ന 48 ഉം 116 ഉം വചനങ്ങളും, (5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവർ പാപമോചനം തേടിയാൽ അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുമെന്നു കാണിക്കുന്ന 110-ാം വചനവും, ഹാകിം(റ) ഉദ്ധരിച്ച രിവായത്തിൽ ഇൗ അവസാനത്തെ വചനത്തിന്റെ സ്ഥാനത്ത് 64-ാം വചനമാണുള്ളത്. കൂടാതെ, "സൂറത്തുന്നിസാ-ഇലെ എട്ട് ആയത്തുകൾ ഇൗ സമുദായത്തെ സംബന്ധിച്ചിടത്തോളം എന്ന അർത്ഥത്തിൽ ഇബ്നു അബ്ബാസ് (റ)ൽ നിന്നു മറ്റൊരു രിവായത്തും ഇബ്നുജരീർ(റ) ഉദ്ധരിച്ചിരിക്കുന്നു. വചനങ്ങൾക്ക് പുറമെ,- 26, 27, 28 എന്നീ വചനങ്ങളുംകൂടിയാണ് അതിൽ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ആ വചനങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്തെയും അളവറ്റ കാരുണ്യത്തെയും കുറിക്കുന്നവയാകുന്നു. അവ മനുഷ്യർക്ക് വമ്പിച്ച സൽപ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്നവയുമാണ്. ഇതാണീ പ്രസ്താവനകൾക്ക് കാരണം. 4. സൂറതുന്നിസാ-ഉ് മദീനയിൽ അവതരിച്ചത് - വചനങ്ങൾ 176 - വിഭാഗം (റുകൂ-ഉ്) 24
(1) الن ഹേ, മനുഷ്യരേ നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) നിങ്ങൾ സൂക്ഷിക്കുവിൻ നിങ്ങളെ സൃഷ്ടിച്ചവനായ ഒരു ആത്മാവിൽ (ദേഹത്തിൽ - ആളിൽ) നിന്ന് ഒരേ, ഒന്നായ സൃഷ്ടിക്കുകയും ചെയ്തു ْ َ ا م ِ അതിൽനിന്നു(തന്നെ) അതിന്റെ ഇണയെ (ഭാര്യയെ) വ്യാപിപ്പിക്കുക (-പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു അവർ രണ്ടാളിൽ നിന്നും ر ِ ج َ الا പുരുഷന്മാരെ വളരെ, ധാരാളം സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ َ َّ اللها ِ َ ّ ا ي യാതൊരു അല്ലാഹുവിനെ നിങ്ങളന്യോന്യം ചോദിക്കുന്നു ب ِ ه ِ അവനെക്കൊണ്ട്, അവന്റെ പേരിൽ و َ الأر ْ ح َ ام َ കുടുംബ (രക്ത)-ബന്ധങ്ങളെയും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു നിങ്ങളുടെ മേൽ, നിങ്ങളിൽ മേൽനോട്ടം ചെയ്യുന്നവൻ. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ഹേ, മനുഷ്യരേ! ഒരേ ആത്മാവിൽ (ആളിൽ) നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ; അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളിൽനിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ); യാതൊരുവന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുവിൻ. നിശ്ചയമായും, അല്ലാഹു നിങ്ങളിൽ മേൽനോട്ടം ചെയ്യുന്നവനാകുന്നു. (ഹേ, മനുഷ്യരേ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിൻ) എന്ന വാക്യം കൊണ്ട് ആരംഭിക്കുന്ന രണ്ടു സൂറത്തുകളുള്ളതിൽ ഒന്നാമത്തെതാണിത്. മറ്റേത് സൂറത്തുൽ ഹജ്ജുമാകുന്നു. ഇവിടെ തുടർ ന്നു വിവരിക്കുന്നത് മനുഷ്യവർഗത്തിന്റെ ഉൽഭവത്തെക്കുറിച്ചാണ്; അവിടെയാകട്ടെ അന്ത്യനാ -ളിനെപ്പറ്റിയുമാകുന്നു. മനുഷ്യരുടെ ഉത്ഭവവും തുടക്കവും നോക്കിയാലും , അവരുടെ ഒടുക്കവും മടക്കവും നോക്കിയാലും അല്ലാഹു അല്ലാതെ അവർക്ക് വേറെ ല്ലന്നും, അതുകൊണ്ട് അവനെ സൂക്ഷിക്കൽ മനുഷ്യന്റെ പ്രകൃത്യാ ഉള്ള കടമയാണെന്നും ഇത് സൂചിപ്പിക്കുന്നു. (സൃഷ്ടിക്കൽ) എന്ന വാക്ക് ശൂന്യതയിൽ നിന്നു അസ്തിത്വം നൽകുക എന്ന അർത്ഥത്തിലും, ഒരു വസ്തുവിൽനിന്നു മറ്റൊരു വസ്തുവിനു രൂപം നൽകുക എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. (അവൻ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു) എന്നു പറഞ്ഞിരിക്കുന്നത് ആദ്യത്തെ അർത്ഥ -ത്തിലാകുന്നു. ഇതിനെപ്പറ്റിത്തന്നെ വേറെ സ്ഥലത്തു و َ الأر ْ ض ِ الس (ആകാശങ്ങളെയും ഭൂമിയെയും നവീനമായുണ്ടാക്കിയവൻ - 2 : 117) എന്നും പറഞ്ഞിരിക്കുന്നതിൽനിന്ന് ഇതു വ്യക്തമാകുന്നു. ഇവിടെ (നിങ്ങളെ അവർ ഒരേ ആത്മാവിൽ - ആളിൽ - നിന്നു സൃഷ്ടിച്ചു) എന്നു പറഞ്ഞത് രണ്ടാമത്തെ അർത്ഥത്തിലു ള്ള സൃഷ്ടിയെ ഉദ്ദേശിച്ചുമാകുന്നു. ഇമാം റാസീ(-റ) പ്രസ്താവിച്ചതുപോലെ. ഈ (ആത്മാവു) കൊണ്ടുദ്ദേശ്യം, മനുഷ്യ പിതാവായ ആദം നബി-(അ)യാണെന്നുള്ളതിൽ മുസ്ലിംകൾക്കിട--യിൽ ഭിന്നാഭിപ്രായമില്ല. മനുഷ്യസമുദായത്തെ ആകമാനം ഉൾപ്പെടുത്തിക്കൊണ്ട് الن (ഹേ, മനുഷ്യരേ) എന്ന സംബോധനയോടുകൂടിയാണല്ലോ അല്ലാഹു ഈ വിഷയം ഓർമിപ്പിക്കുന്നത്. മനുഷ്യ സമുദായത്തെ മുഴുവൻ ഉദ്ദേശിച്ചുകൊണ്ട് ഇതുപോലെ يابنى ادم (ആദമിന്റെ സന്തതികളേ) എന്നു ക്വുർ-ആനിലും മറ്റും പറയപ്പെടാറുള്ളതും അതുകൊണ്ടാണ്. മനുഷ്യനു ادمى (ആദം വർഗത്തിൽപെട്ടവൻ) എന്നു പറയപ്പെടുന്നതും അതുകൊണ്ടു തന്നെ. മനുഷ്യരായ നി ങ്ങളെ അല്ലാഹു ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിച്ചു രൂപപ്പെടുത്തി എന്നു പറഞ്ഞശേഷം അതെങ്ങിനെ പ്രയോഗത്തിൽ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ (അതിൽനിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവർ രണ്ടുപേരിൽനിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു). ഇണകൊണ്ടുദ്ദേശ്യം മനുഷ്യമാതാവാ യ ഹവ്വാ-ഉ്(അ) ആണെന്നും, സ്ത്രീപുരുഷന്മാരാകുന്ന ഇണകളുടെ സമ്പർക്കത്തിൽ നിന്നാ ണ് മനുഷ്യൻ പെറ്റുപെരുകിക്കൊണ്ടിരിക്കുന്നതെന്നും പറയേണ്ടതില്ലല്ലോ. ആദം നബി(അ)യെ മണ്ണിൽനിന്നാണ് സൃഷ്ടിച്ചതെന്ന് (3:59 ലും മറ്റും) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അദ്ദേഹത്തിന്റെ ഉൽപത്തിയെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇണയെ സൃഷ്ടിച്ചത് അദ്ദേഹത്തിൽനിന്നാണെന്നു വ്യക്തമാക്കിയിരിക്കുന്നു. ا م (ആ ആത്മാവിൽ നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു) എന്ന വാക്യത്തിന്റെ അർത്ഥം ആദമാകുന്ന ആ ആത്മാവിന്റെ ഇണയെ അതിൽ നിന്നുതന്നെ സൃഷ്ടിച്ചു രൂപപ്പെടുത്തി എന്നാണല്ലോ. എന്നാൽ, അദ്ദേഹത്തിൽനിന്ന് ഇണയെ സൃഷ്ടിച്ചതെങ്ങിനെയാണെന്നു തീർത്തുപറയത്തക്ക തെളിവുകളൊന്നും ഇല്ല. ആദം(-അ)നെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിനു -തക്കതായ ഒരു ഇണ ഇല്ലായ്കയാൽ അല്ലാഹു അദ്ദേഹത്തിനു ഒരു ഗാഢനിദ്ര നൽകിയെന്നും, ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഒരു വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബ്ൾ (ഉൽപത്തി : 2 ൽ 21 - 23) പറയുന്നത്. ബൈബ്ളിന്റെ പ്രസ്താവനയെ ആധാരമാക്കി ഇത് ഉറപ്പിക്കുവാൻ വയ്യ. കാരണം, അതിലെ സത്യവും അസത്യവും വേർതിരിച്ചറിയുവാൻ നിവൃത്തിയില്ല. എങ്കിലും ഇപ്പ -റഞ്ഞതിൽ തോന്നിക്കുന്ന പ്രബലമായ ഒരു നബിവചനം നിലവിലുണ്ട്. സ്്ര തീകളോട് നല്ലനിലയിൽ പെരുമാറുവാൻ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി ഇങ്ങിനെ പറയുന്നു: ن خلقن من ضلعഋفا ) رواه الشيخان ( അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.'' (ബു: മു.) ഈ ഹദീഥിനെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് ആദം(-അ)ന്റെ വാരിയെല്ലിൽനിന്നാണ് ഹവ്വാ-ഉ്( അ) സൃ ഷ്ടിക്കപ്പെട്ടത് എന്നാകുന്നു. ഹദീഥിന്റെ വാചകം നേർക്കുനേരെ നോക്കുമ്പോൾ മനസ്സിലാകുന്നതും അങ്ങിനെയാണ്. അതേ സമയം നബി അതൊരു ഉപമാലങ്കാര രൂപത്തിൽ പ്രസ്താവിച്ചതായിരിക്കുവാനും സാധ്യതയുണ്ട്. ഹദീഥിലെ തുടർന്നുള്ള വാച -കങ്ങൾ നോക്കുക: ء من الضلع اعلاه وان اعوجങ ""വാരിയെല്ലിൽവെച്ച് ഏറ്റവും വളഞ്ഞതു അതിൽ മേലെയുള്ളതുമാണ്. അതുകൊണ്ട് അതിനെ ചൊവ്വാക്കി നിർത്തുവാൻ ശ്രമിക്കുന്നപക്ഷം നീ അതുപൊട്ടിക്കേണ്ടിവരും. അതിനെ അതിന്റെ പാട്ടിനു വിട്ടേക്കുന്ന പക്ഷം അതു വളഞ്ഞുംകൊണ്ടുതന്നെയിരിക്കും.'' ചുരുക്കിപ്പറഞ്ഞാൽ, വാ രിയെല്ലിൽനിന്നാവട്ടെ, അല്ലാതിരിക്കട്ടെ; ഹവ്വാ-ഇനെ സൃഷ്ടിച്ചതു ആദം (അ) എന്ന ആളിൽനിന്നാണെന്നു തീർത്തു പറയാം. വാരിയെല്ലിൽനിന്നാണെന്നു ഉറപ്പിച്ചു പറയത്തക്ക തെളിവില്ലെങ്കിലും ആ അഭിപ്രായം തെറ്റാണെന്നു വിധി കൽപിക്കുവാനും തെളിവുകളൊന്നു -മില്ല. ملعا ّ اللهاو ക്വുർ-ആൻ വ്യാഖ്യാതാക്കളിൽ മറ്റൊരഭിപ്രായമുള്ളത് അബൂമുസ്ലിം ഇസ്വ്ഫഹാനീ(-റ) യുടേതാകുന്നു. എന്ന വാക്യത്തിനു سهاചاى من ج (അതായതു അതിന്റെ വർഗത്തിൽനിന്നു) എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. അദ്ദേഹം മുൻകാലക്കാരായ വ്യാഖ്യാതാക്കളിൽ ഒരാളാണെങ്കിലും അദ്ദേ -ഹത്തിന്റെതായ ചില യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഒറ്റപ്പെട്ട പല അഭിപ്രായങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണിത്. ഇക്കാലത്ത് -ആധുനികപ്രി -യരായ ചിലർ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ അനുകരിക്കുകയും അതിനെ പിൻതാങ്ങുമാറുള്ള പുതിയ ന്യായങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതും കാണാം. വിമർശനാർഹങ്ങളായ ഏതാനും യുക്തിവാദങ്ങളൊഴിച്ചാൽ അവർക്കു പറയുവാനുള്ള പ്രധാ ന ന്യായം (നഫ്സ്) എന്ന വാക്കു سചج (-വർഗം) എന്ന അർത്ഥത്തിൽ ക്വുർ-ആനിൽ 30:21, 16:72, 42:11, 9:128, 3:164 മുതലായ സ്ഥലങ്ങൾ അതിനു അവർ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പക്ഷേ, താഴെ സൂചി -പ്പിക്കുന്നതുപോലെയുള്ള ന്യൂനതകൾ ഉള്ളതുകൊണ്ട് ഈ അഭിപ്രായം സ്വീകരിക്കുവാൻ വഴി കാണുന്നില്ല. (1) ഇവർ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങളിലെല്ലാംതന്നെ ഉപയോഗിച്ചിരി -ക്കുന്നതു (നഫ്സ്) എന്ന പദമല്ല. അതിന്റെ ബഹുവചനമായ انفس (-അൻഫുസ്) എന്നാകുന്നു. ബഹുവചനമായിരിക്കുമ്പോൾ "വർഗം' എന്നർത്ഥം വരുന്നതുകൊണ്ട് ഏകവചനത്തിന് ആ അർത്ഥം ഉണ്ടായിക്കൊള്ളണമെന്നില്ല. മാത്രമല്ല, ആ പദത്തിനു അറ ബി നിഘണ്ടുക്കളിൽ അങ്ങിനെ ഒരർത്ഥം കാണുന്നുമില്ല. ഉെണ്ടന്നു സങ്കൽപിച്ചാൽ തന്നെ യും ഏകവചനമായ എന്ന വാക്കിന് വർഗം എന്നർത്ഥമാകുമ്പോൾ ബഹുവചനമായ انفس നു "വർഗങ്ങൾ' എന്നു അർത്ഥമായിരിക്കണമല്ലോ. ഇവർ ചൂണ്ടിക്കാട്ടിയ ആ അഞ്ചു ഉദാഹരണങ്ങളിലും "വർഗങ്ങൾ' എന്നു അർത്ഥമാക്കുവാൻ നിവൃത്തിയില്ലെന്നു തീർത്തുപറയാം. "ആത്മാവ്, ജീവൻ, ദേഹം, വ്യക്തി, ആൾ, സ്വന്തം, സ്വയം, താൻ, മനസ്സ്, രക്തം' എന്നൊക്കെയാണ് "നഫ്സി'നു നിഘണ്ടുക്കളിൽ കാണുന്ന അർത്ഥങ്ങൾ. ഈ അർത്ഥങ്ങളൊന്നും ഇവർ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളിൽ യോജിക്കുകയി -ല്ലെന്ന് ആ ഉദാഹരണങ്ങൾ പരിശോധിക്കുന്ന ആർക്കും മനസ്സിലാക്കാം. ആദ്യത്തെ മൂന്നു ഉദാഹരണങ്ങളിൽ നിങ്ങൾക്കു നിങ്ങളുടെ "നഫ്സു'കളിൽ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നു ( خلق ل م من انفس م ازواجا ) എന്നോ, നിങ്ങളുടെ "നഫ്സു'കളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ ഉണ്ടാക്കിത്തന്നു ( جعل ل م من انفس م الخ ) എന്നോ ആണ് അല്ലാഹു പറഞ്ഞിരി -ക്കുന്നത്. നാലാമത്തേതിൽ നിങ്ങൾക്ക് നിങ്ങളുടെ നഫ്സുകളിൽ നിന്നു ഒരു റസൂൽ വന്നിരിക്കുന്നു ( جاءكم رسول من انفس م )-എന്നും, അവസാനത്തെതിൽ അവരുടെ "നഫ്സു'കളിൽനിന്ന് ഒരു റസൂലിനെ അവൻ നിയോഗിച്ചിരിക്കുന്നു ( ഠم رسولا من انفسഡبعث ف ) എന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇവിടങ്ങളിൽ യോജിക്കുകയില്ലെന്നും, അതുകൊണ്ടാണ് "നഫ്സു'കളുടെ സമൂഹമാകുന്ന "വർഗം ( سചج എന്നു ഇവിടങ്ങളിൽ ഉദ്ദേശ്യാർത്ഥമായി സ്വീകരിക്കപ്പെടുന്നതെന്നും വ്യക്തമാണല്ലോ. ബഹുവചന രൂപത്തിലല്ലാതെ - ഏകവ -ചനരൂപത്തിൽ - "നഫ്സ്( نفس )എന്നു വന്നിട്ടുള്ള ഏതെങ്കിലും ക്വുർ-ആൻ വാക്യങ്ങളിൽ "വർഗം ( سചج എന്ന് അർത്ഥം നൽകേണ്ടതോ, ആ അർത്ഥം യോജിക്കുന്നതോ ആയ വേറൊരു ഉദാഹരണം കാണുന്നുമില്ല. (2) അതേ സമയത്ത് മറ്റൊരു വചനത്തിൽ ""ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നും സൃഷ്ടിക്കുകയും, നിങ്ങളെ നാം പല ശാഖകളും ആക്കുകയും ചെയ്തിരിക്കുന്നു.'' (49:13). എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. മനുഷ്യസമുദായമായ നിങ്ങൾ പല ശാഖകളും ഗോത്രങ്ങളുമാണെങ്കിലും നിങ്ങൾ മുഴുവനും ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമാണ്സൃഷ്ടിക്കപ്പെട്ടിരി -ക്കുന്നത് എന്നാണല്ലോ ഇതിന്റെ അർത്ഥം. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യപിതാവായ ആദം ന ബി-(അ) യിൽനിന്നും, അദ്ദേഹത്തിന്റെ ഇണയും മനുഷ്യമാതാവുമായ ഹവ്വാ(-അ)-യിൽ നി ന്നുമാണ് മനുഷ്യവർഗത്തെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കി ഇത്രയധികം വർദ്ധിപ്പിച്ചിരി -ക്കുന്നത് എന്നുതന്നെയാണ് ഈ രണ്ടു വചനങ്ങളിലും അടങ്ങിയ ആശയം. എല്ലാ ജീവ വർ ഗത്തിന്റെയും ഇണകൾ അതാതു വർഗത്തിൽ നിന്നു തന്നെയാണുള്ളത്. അതുപോലെ, മനുഷ്യരുടെയും ഇണകൾ മനുഷ്യവർഗത്തിൽ പെട്ടവരാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയല്ല ഈ രണ്ടു വാക്യങ്ങളും ചെയ്യുന്നതെന്നു താൽപര്യം. "നഫ്സ്' എന്ന വാക്കിന്ന് "വർഗം' എന്നർത്ഥം കൽപിച്ചു വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നവർ വേറെയും ചില ന്യായങ്ങൾ പറഞ്ഞു കാണാമെങ്കിലും അവേ കവലം യുക്തിന്യായങ്ങളാകുന്നു. അതുകൊണ്ട് അവക്കു അതേരൂപത്തിലുള്ള മറുപടി നൽകി ദീർഘിപ്പിക്കുവാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. ഈ വിഷയം വിശ്വാസപരമോ, അനുഷ്ഠാനപരമോ ആയ ഒന്നല്ലെങ്കിലും അബൂമുസ്ലിം ഇസ്വ്ഫഹാനീ(-റ)-യുടെ ഒറ്റപ്പെട്ട ഒരഭിപ്രായത്തെ ഊന്നുവടിയാക്കിക്കൊണ്ട് ക്വുർ-ആൻ വ്യാഖ്യാതാക്കളെ പൊ തുവെ വിഡ്ഢികളാക്കുമാറുള്ള ചില പ്രസ്താവനകൾ ചിലർ ചെയ്തുകാണുന്നതുകൊണ്ട് ഇത്രയും സംസാരിച്ചുവെന്നേയുള്ളൂ. മനുഷ്യസമുദായമായ നിങ്ങളെ ഒരേ ആത്മാവിൽ--- ആളിൽനിന്നു ഉൽപാദിപ്പിച്ചു തുടങ്ങുകയും, പിന്നീട് അതിൽനിന്നും അതിന്റെ ഇണയിൽനിന്നുമായി നിങ്ങളെ പെരുപ്പിച്ചു വർദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കണം എന്നു പറഞ്ഞശേഷം, നിങ്ങൾ യാതൊരു അല്ലാഹുവിന്റെ പേരിൽ--അവെ ന മുൻനിറുത്തിക്കൊണ്ടു---അന്യോന്യം ആ അല്ലാഹുവിനെ സൂക്ഷിക്കണം ( ا ّ اللها اوقتاو هب نولءاس4 ى ) എന്നു പിന്നെയും പറഞ്ഞിരിക്കുന്നു. നിങ്ങളെ സൃഷ്ടിച്ചു വളർത്തിക്കൊണ്ടുവരുന്ന രക്ഷിതാവ് അല്ലാഹുവാണെന്നു നിങ്ങൾക്കറി -യാം, അതുകൊണ്ടാണല്ലോ നിങ്ങൾ പലപ്പോഴും അവനെ മുൻനിറുത്തി പരസ്പരം പലതും ആവ -ശ്യപ്പെടുന്നതും ചോദിക്കുന്നതും. ആ നിലക്ക് അല്ലാഹുവിനെ സൂക്ഷിക്കൽ നിങ്ങളുടെ പ്രകൃത്യായുള്ള ഒരു കടമയാണെന്നു നിങ്ങൾതന്നെ സമ്മതിക്കുന്നുവെന്നാണ് ഇതിലടങ്ങിയ സൂചന. "അല്ലാഹുവിന്റെ പേരിൽ ഞാൻ അപേക്ഷിക്കുന്നു, ല്ലാഹുവിനെ ഓർത്ത് ഇന്നിന്നപ്രകാരം ചെയ്തുതരണം, പടച്ചവനെ മുൻനിറുത്തിയാണ് ഞാനിതു പറയുന്നത്' എന്നിങ്ങിനെ മനുഷ്യർ മുൻകാലത്തെന്നപോലെ ഇക്കാലത്തും അന്യോന്യം ചോദിക്കലും പറയലും പതിവാണല്ലോ. ദൈവവിശ്വാസികള -ല്ലാത്തവരിൽനിന്നുപോലും കുടുങ്ങിയ അവസരങ്ങളിൽ ഇങ്ങിനെയുള്ള വാക്കുകൾ കേൾക്കുക ദുർലഭ -മല്ല. കുടുംബബന്ധം പാലിക്കുന്നതിനും, കുടുംബത്തോട് നല്ല നിലക്കു പെരുമാറുന്നതിനും ഇസ്ലാമിൽ നൽകപ്പെട്ട പ്രാധാന്യം മറ്റേതൊരു മതത്തിലും നൽകിക്കാണപ്പെടുകയില്ല. അല്ലാഹുവിനെ ആരാധിക്കുവാൻ കല്പിക്കുന്നതോ -ടൊപ്പം മാതാപിതാക്കൾക്കു നന്മ ചെയ്വാൻ ക്വുർ-ആനിൽ പലപ്പോഴും ഉപദേശിച്ചു കാണാം. ഹ ദീഥിലും പലതും കാണാം. ഈ സൂറത്തിലെ തുടർന്നുള്ള വചനങ്ങളിൽ അനാഥക്കുട്ടികെ ളയും, ഗാർഹികവും കുടുംബപരവുമായ പല കാര്യങ്ങളെയും സംബന്ധിച്ചു വ ളരെയധികം പ്രസ്താവനകൾ വരുന്നുണ്ട്താനും. ആ നിലക്ക് കുടുംബബന്ധങ്ങൾ പാലിക്കുന്നതിനെപ്പറ്റി ഒന്നാമത്തെ ഈ വചനത്തിൽതന്നെ പ്രത്യേകം ഉണർത്തുന്നത് അനുയോജ്യ -മായിരിക്കുമല്ലോ. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവാൻ ഊന്നിപ്പറഞ്ഞതോടു ചേർത്തുകൊണ്ട് കുടുംബബന്ധങ്ങളെയും സൂക്ഷിക്കണം ( والار حام ) എന്നുകൂടി അല്ലാഹു ഓർമിപ്പിച്ചിരിക്കുകയാണ്. ّ اللها -(അല്ലാഹു) എന്ന നാമത്തോടു ചേർത്തു ( عطف ) കൊണ്ട് - والار حام (-വൽ അർഹാമ) എന്നു അവസാനത്തെ അക്ഷരത്തിനു അകാരം ( الفتح ) കൊടുത്തുകൊണ്ടുള്ള വായനയെ അടിസ്ഥാനമാക്കിയാണ് മേൽകണ്ടപരിഭാഷയും വ്യാഖ്യാനവും സ്വീകരിച്ചിരിക്കുന്നത്. പൊതുവിൽ അംഗീകരിക്കപ്പെട്ടു വരുന്ന വായനയും അങ്ങിനെത്തന്നെ. എങ്കിലും, ആ അക്ഷരത്തിനു ഇകാരം( ഫ لا ) കൊടുത്തുകൊണ്ട് "വൽ അർഹാമി' എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ അത് به (-ബിഹി) എന്നതിലെ സർവ്വനാമത്തോടു ചേർന്നത് ( معطوف ) ആയിരിക്കും. ഈ വായനപ്രകാരം, "യാതൊരു അല്ലാഹുവിന്റെ പേരിലും കുടുംബബന്ധങ്ങളുടെ പേരിലും നിങ്ങ ൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുവി ൻ' എന്നായിരിക്കും ആ വാക്യത്തിന്റെ അർത്ഥം. അപ്പോഴും അല്ലാഹുവിന്റെ നാമത്തോടു ചേർ ത്തു കുടുംബ ബന്ധങ്ങളെപ്പറ്റി ഓർമിപ്പിച്ചതിലടങ്ങിയ തത്വത്തിൽ മാറ്റം വരുവാനില്ല. മനുഷ്യവർഗത്തിന്റെ ഉത്ഭവ ചരിത്രം ഓർമിപ്പിച്ചതിൽനിന്ന് മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളായി പിറന്നവരാണെന്നും, ല്ലാവരും ചേർന്നുള്ള ഒരു വമ്പിച്ച കുടുംബമാണ് വാസ്തവത്തിൽ മനുഷ്യസമുദായമെന്നും, അതുകൊണ്ട് അവർ പരസ്പരം സ്നേഹത്തിലും സൗഹാർദ്ദത്തിലും വ്യക്തമാണ്. എന്നാൽ, അല്ലാഹുവിനെ സൂക്ഷിക്കലും കുടുംബബന്ധം സൂക്ഷിക്കലും ഒരേ ഉദ്ദേശ്യത്തിലല്ല കലാശിക്കുന്നതെന്നു പ്രത്യേകം പറയേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിനെ സൂക്ഷിക്കൽ അവന്റെ നിയമനിർദ്ദേശങ്ങൾക്കനുസരിച്ചു ജീവിക്കുന്ന -തുകൊണ്ടും,
4:2وَءَاتُواْ ٱلۡيَتَٰمَىٰٓ أَمۡوَٰلَهُمۡۖ وَلَا تَتَبَدَّلُواْ ٱلۡخَبِيثَ بِٱلطَّيِّبِۖ وَلَا تَأۡكُلُوٓاْ أَمۡوَٰلَهُمۡ إِلَىٰٓ أَمۡوَٰلِكُمۡۚ إِنَّهُۥ كَانَ حُوبٗا كَبِيرٗا
(2) അനാഥകൾക്കു അവരുടെ സ്വത്തുക്കൾ നിങ്ങൾ (വിട്ടു)-കൊടുക്കുവിൻ. നല്ല (ശുദ്ധമായ) തിനു(-പകരം) ദുഷിച്ചതിനെ നിങ്ങൾ മാറ്റിയെടുക്കുകയും ചെയ്യരുത്. നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേർത്ത്)-അവരുടെ സ്വത്തുക്കൾ നിങ്ങൾ തിന്നുകയും ചെയ്യരുത്. നിശ്ചയമായും അതു വലുതായ ഒരു പാതകമാകുന്നു. (2) آتآت آت ُ ُُ ُ وا واوا وا നിങ്ങൾ കൊടുക്കുവിൻ അനാഥകൾക്ക് അവരുടെ സ്വത്തുക്കൾ നിങ്ങൾ മാറ്റിയെടുക്കരുത്, പകരമെടുക്കരുത് ദുഷിച്ചതിനെ, ചീത്തയെ ب ِ الطَّي ِ ّ ب ِ നല്ലതിന്, ശുദ്ധമായതിന് (പകരം) നിങ്ങൾ തിന്നുകയും ചെയ്യരുത് അവരുടെ സ്വത്തുക്കളെ നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേർത്തുകൊണ്ട്) إ ِ ن َّ ه ُ നിശ്ചയമായും അത് ك َ ان َ അതാകുന്നു ح ُ وب ً ا പാതകം, പാപം വലുതായ കഴിഞ്ഞ വചനത്തിൽ, അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും സൂ ക്ഷിക്കുവാൻ കൽപിച്ചശേഷം, അതിന്റെ വിശദീകരണമെന്നോണം ഈ വച നം മുതൽ പല കാര്യങ്ങളെക്കുറിച്ചും അല്ലാഹു വിവരിക്കുന്നു. കൂട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണല്ലോ അനാഥകളുടെ കാര്യം. അതുകൊണ്ട് അനാഥകളുടെ വിഷയത്തിൽ സൂക്ഷിക്കേണ്ടുന്ന വിഷയങ്ങൾക്ക് മുൻഗണന നൽകപ്പെട്ടിരിക്കുകയാ -ണ്. അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന എല്ലാവരെയും അഭിമുഖീകരി -ക്കുന്നതാണ് ഇതിലെ കൽപനകൾ. അവർ കുടുംബത്തിൽ പെട്ടവരായാലും അല്ലെങ്കിലും ശരി. അതതു കുടുംബങ്ങളിലെ അനാഥകളുടെ കൈകാര്യം മിക്കവാറും ആ കുടുംബത്തിലെ അംഗങ്ങളുടെ കയ്ക്കായിരിക്കുമല്ലോ നടക്കുക. ആ നിലക്ക് അനാഥകളുടെ കുടുംബത്തലവൻമാരെയായിരിക്കും ഇത്കൂടുതൽ ബാധിക്കുക എന്നുമാത്രം. പിതാക്ക ൾ നഷ്ടപ്പെട്ടുപോയ കുട്ടികൾക്കാണ് (യത്തീം) എന്നു പറയുന്നത്. പ്രായപൂർത്തിയായവർക്ക് സാധാരണ ആ പേരു പറയാറില്ല. യത്തീമു(-അനാഥ)-കളുടെ വിഷയത്തിൽ മൂന്നു കൽപനകളാണ് ഈ വചനത്തിലുള്ളത്:- (1) അവരുടെ സ്വത്തുക്കൾ അവർക്കു വിട്ടുകൊടുക്കണം. അതായത് ; അവർക്കു പ്രായപൂർത്തിയും തന്റേടവും എത്തുമ്പോൾ അതുവരെ കൈകാര്യം നടത്തിയിരുന്നവർ അവകുടുംബബന്ധത്തെ സൂക്ഷിക്കൽ കുടുംബബന്ധമുള്ളവരോടു നന്നായി വർത്തിക്കുന്നതുകൊണ്ടുമാണ് സാക്ഷാൽകരിക്കപ്പെടുന്നത്. കുടുംബങ്ങളോടുമുള്ള കടമകളെല്ലാം നിങ്ങൾ എന്ന് അല്ലാഹു സൂക്ഷ്മ നിരീക്ഷണം അവസാനം മനുഷ്യരെ ഓർമപ്പെടുത്തുന്നു. ( ان االله ّ كان علي م رقيبا ) രുടെ സ്വത്തുക്കൾ മടികൂടാതെ അവർക്കു വിട്ടുകൊടുക്കണമെന്നു സാരം. പ്രായപൂർത്തിയാകുംമുമ്പോ, ധനം കൈകാര്യം ചെയ്യുവാനുള്ള തന്റേടം വരാത്തവർേ ക്കാ ധനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് 5, 6 വചനങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. പ്രായപൂർത്തിയും തന്റേടവും വന്ന ശേഷവും വല്ല പ്രത്യേക കാരണവും നിമിത്തം കുട്ടിക്കു സ്വത്ത് ഏറ്റു വാങ്ങുവാൻ അതു വിട്ടുകൊടുത്തേ തീ രൂ എന്നില്ല. പക്ഷേ, പിന്നീടുള്ള കൈകാര്യങ്ങൾ കുട്ടിയുടെ ഇഷ്ടമനുസരിച്ചും സമ്മത -ത്തോടുകൂടിയുമായിരിക്കണമെന്നു മാത്രം. (2) നല്ലതിനു പകരം ദുഷിച്ചതിനെ മാറ്റി എടുക്കരുത്. അതായത്, കുറ്റരഹിതവും സംശുദ്ധവുമായ നല്ലതിന്റെ സ്ഥാനത്തു കുറ്റകരവും അശുദ്ധവുമായ ചീത്ത വസ്തുക്കളെ സ്വീകരിക്കരുത്. ഇത് പല പ്രകാരത്തിലും വരാം. ഉദാഹരണമായി അനാഥകളുടെ വക ഉയർന്നതരം വസ്തുക്കളെ ഇങ്ങോട്ടെടുത്ത് അതിന്റെ സ്ഥാനത്ത് അതിനെക്കാൾ താഴേക്കിടയിലുള്ളതോ മോശപ്പെട്ടതോ അങ്ങോട്ട് വെക്കുക . അവരുടെ നന്മക്കും അഭിവൃദ്ധിക്കും ഉതകുന്ന വിധത്തിലല്ലാതെ സ്വന്തം താൽപര്യത്തിനു യോജിച്ച വിധം കൈകാര്യം നടത്തുക, അവർക്കു നഷ്ടമായി പരിണമിക്കുന്ന ക്രയവിക്രയങ്ങൾ നടത്തുക മുതലായവ. (3) അവരുടെ സ്വത്തും സ്വന്തം സ്വത്തുക്കളും ഇടകലർത്തി - സൂക്ഷ്മ -തയും കൃത്യവും നോക്കാതെ - ഉപയോഗിക്കരുത്. അവരുടെ ധനം ദു ർവ്യയം ചെയ്യലും വകമാറി ചിലവഴിക്കലുമാണിത്. എന്നാൽ, നീതിയും മര്യാദയും തെറ്റാതെ അനാഥകളുമായി കൂട്ടു ജീവിതം നയിക്കുന്നതിനു വിരോധമില്ലെന്നു 2 : 220 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. (കൂടുതൽ വിവരം അവിടെ നോക്കുക) "അവ -രുടെ സ്വത്തുക്കൾ ഉപയോഗിക്കരുത്' എന്നു പറയാതെ "തിന്നരുത്' എന്നു പറഞ്ഞതില -ടങ്ങിയ സൂചനയെപ്പറ്റി അൽബക്വറഃയിൽ മുമ്പ് വിവരിച്ചിട്ടുണ്ട്. അന്യരുടെ സ്വത്തുക്കൾ - അതാരുടേതായിരുന്നാലും - നിയമാനുസൃതമല്ലാത്തവിധം ഉപയോഗിക്കുന്നതു എപ്പോഴും നിഷിദ്ധവും കുറ്റവും തന്നെ. അത് അനാഥകളുടേതുകൂടിയാകുമ്പോൾ കൂടുതൽ കടുത്തതും ഗൗരവപ്പെട്ടതുമായിത്തീരുന്നു. അതാണ് انه كان حوبا كبيرا (നിശ്ചയമായും, അതു വലുതായ പാതകമാകുന്നു) എന്ന വാക്യം കുറിക്കുന്നത്.
4:3وَإِنۡ خِفۡتُمۡ أَلَّا تُقۡسِطُواْ فِي ٱلۡيَتَٰمَىٰ فَٱنكِحُواْ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثۡنَىٰ وَثُلَٰثَ وَرُبَٰعَۖ فَإِنۡ خِفۡتُمۡ أَلَّا تَعۡدِلُواْ فَوَٰحِدَةً أَوۡ مَا مَلَكَتۡ أَيۡمَٰنُكُمۡۚ ذَٰلِكَ أَدۡنَىٰٓ أَلَّا تَعُولُواْ
(3) അനാഥകളുടെകാര്യത്തിൽ നിങ്ങൾ നീതിമുറ പാലിക്കുകയില്ലെന്നു നിങ്ങൾ ഭയപ്പെട്ടുവെങ്കിൽ, അപ്പോൾ (മറ്റു) സ്ത്രീകളിൽ നിന്ന് നിങ്ങൾക്കു നന്നാ(യിത്തോന്നി)-യവരെ ഈരണ്ടും, മുമ്മൂന്നും, നന്നാലുമായി നിങ്ങൾ വിവാഹം കഴിച്ചുകൊള്ളുവിൻ. എനി, നിങ്ങൾ നീതി പ്രവർത്തിക്കുകയില്ലെന്നു നിങ്ങൾ ഭയപ്പെട്ടുവെങ്കിൽ, അപ്പോൾ ഒരുവളെ (മാത്രം വിവാഹം കഴിക്കുക); അല്ലെങ്കിൽ നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവരെ (സ്വീകരിച്ചുകൊള്ളുക). അതു, നിങ്ങൾ (ക്രമം) തെറ്റിപ്പോകാതിരിക്കുവാൻ കൂടുതൽ യോജിച്ചതത്രെ. (3) നിങ്ങൾ ഭയപ്പെട്ടുവെങ്കിൽ നിങ്ങൾ നീതിമുറ പാലിക്കുകയില്ലെന്ന് അനാഥകളിൽ, അനാഥകളുടെ കാര്യത്തിൽ എന്നാൽ നിങ്ങൾ വിവാഹം ചെയ്തുകൊള്ളുവിൻ നന്നായത്(-നന്നായി തോന്നിയത്), തൃപ്തിയായത് ل َ ُ م ْ നിങ്ങൾക്ക് ചلا സ്ത്രീകളിൽ നിന്ന് ഈരണ്ടു (വീതം) و َ ث ُ لاث َ മുമ്മൂന്നും നന്നാലും എനി നിങ്ങൾ ഭയപ്പെട്ടെങ്കിൽ നിങ്ങൾ നീതി (മര്യാദ) ചെയ്കയില്ലെന്ന് എന്നാൽ ഒന്ന്, ഒരുവൾ അല്ലെങ്കിൽ ഉടമപ്പെടുത്തിയത് നിങ്ങളുടെ വലങ്കൈകൾ ذ َ ل ِ ك َ അതു َ ْ د َ أ കൂടുതൽ അടുത്തതാണ് (യോജിച്ചതാണ്) നിങ്ങൾ തെറ്റിപ്പോകാതിരിക്കുവാൻ ഈ വചനത്തിന്റെ താൽപര്യം ഗ്രഹിക്കുന്നതിന് ഇതവതരിച്ച സന്ദർ ഭവും പശ്ചാത്തലവും അറിയുന്നത് ആവശ്യമാകുന്നു. മൂന്നു അഭിപ്രായങ്ങളാണ് പ്രധാനമായും ഇതു സംബന്ധിച്ചുള്ളത്. ഒന്ന് നിന്നും, മറ്റൊന്ന് (-റ)ൽനിന്നും, മൂന്നാമത്തേത് ജുബൈർ(-റ) മുതലായവരിൽനിന്നും ഉദ്ധരിക്കപ്പെട്ടവയാകുന്നു. ആദ്യത്തെ രണ്ടുപേരും പ്രമുഖരായ സ്വ ഹാബീ പണ്ഡിതന്മാരിൽപെട്ടവരും, മൂന്നാമത്തെ ആൾ പ്രമുഖനായ ഒരു പ ണ്ഡിതനുമാകുന്നു. ആ നിലക്കും, ഇവരുടെ പ്രസ്താവനകൾ ക്വുർ-ആന്റെ വാചക -ങ്ങളോടു വളരെ യോജിച്ചു കാണുന്നതുകൊണ്ടും മിക്ക ക്വുർ-ആൻ വ്യാഖ്യാതാക്കളും ഈ മൂന്നഭിപ്രായങ്ങളും അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചു കാണാം. ആപേക്ഷികമായി നോക്കുമ്പോൾ, പറഞ്ഞ അഭിപ്രായത്തിനാണ് കൂടുതൽ പ്രാബല്യം കാണുന്നത്. അതുകൊണ്ടുതന്നെയാണു ഭൂരിഭാഗം പണ്ഡിതന്മാരും അതംഗീകരിക്കുന്നതും. സഹോദരീപുത്രനായ ഉർവ്വത്തുബ്നു സുബൈർ(- റ)ൽ നിന്നു ബുഖാരി, മുസ്ലിം(-റ) മുതലായ പല ഹദീഥ് പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ള ഹദീഥാണ് ഒന്നാമത്തേത്. അതിന്റെ സാരം: ഈ ക്വുർ-ആൻ വചനത്തെപ്പറ്റി അവരുടെ സഹോദരിയുടെ പുത്രനായ ഉർവ്വത്ത്(-റ) ചോ ദിച്ചു. അവർ ഇങ്ങിനെ മറുപടി പറഞ്ഞു: "സഹോദരിപുത്രാ, ഒരു അനാഥപ്പെണ്ണ് അവളുടെ കൈകാര്യകർത്താവിന്റെ അധീനത്തിലുണ്ടായിരിക്കും. ധനത്തിൽ അവൾക്കും പങ്കുണ്ടാ -യിരിക്കും. അവളുടെ ധനവും സൗന്ദര്യവും അവനെ ആകർഷിക്കും. അങ്ങനെ, അവളെ വിവാഹം കഴിക്കുവാൻ അവൻ ഉദ്ദേശിക്കും. മറ്റു സ്ത്രീകൾക്ക് നൽകുന്നതുപോലെയുള്ള മഹ്ർ(-വിവാഹമൂല്യം) ഒന്നും കൊടുക്കാതെയായിരിക്കും അത്. ഇവരോടു നീതി പാലിക്കുകയും, ഇവർക്കു ഉയർന്ന നിലവാരത്തിലുള്ള മഹ്ർ കൊടുക്കുകയും ചെയ്തുകൊണ്ടല്ലാതെ ഇവരെ വിവാഹം ചെയ്യരുതെന്ന് (ഈ വചനം മുഖേന) അല്ലാഹു വിരോധിച്ചിരിക്കുകയാണ്.' അവരോട് - കൈകാര്യ കർത്താക്കളോട് - അനാഥകളല്ലാത്ത മറ്റു സ്ത്രീകളിൽ നിന്ന് തങ്ങൾക്ക് പറ്റിയവരെ വിവാഹം ചെയ്തുകൊള്ളുവാൻ കൽപിക്കുകയും ചെയ്തിരിക്കുകയാണ്.'' (തുടർന്നുകൊണ്ട് 127-ാം വചനത്തിൽ, സ്വത്തും സൗന്ദ- ര്യവും കുറവായതുനിമിത്തം അനാഥകളെ വിവാഹം കഴിക്കുവാൻമടിക്കുന്നതിനെകുറിച്ചു പ്രസ്താവിക്കുന്നതായും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതിനെപ്പറ്റി അവിടെവെച്ചു നമുക്കു സംസാരിക്കാം. ( ) ഈ അർത്ഥ -ത്തിലുള്ള ബലവത്തായ രിവായത്തുകൾ വേറെയും വന്നിട്ടുണ്ട്. അധീനത്തിലും ബന്ധത്തിലും പെട്ട അനാഥകളുടെ സ്വത്തോ സൗന്ദര്യേ മാ ഉന്നം വെച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും, മഹ്ർ മുതലായ വരുടെ അവകാശങ്ങളിൽ അവരോടു അനീതി കാണിക്കുകയും ചെയ്തിരുന്ന പതിവി നെ ഉദ്ദേശിച്ചാണ് ان لا تقسطوا فى اليتامى റوان خف ""അനാഥകളുടെ കാര്യത്തിൽ നിങ്ങൾ നീതിമുറ പാലിക്കുകയില്ലെന്നു ഭയപ്പെട്ടാൽ'' എന്ന് പറഞ്ഞിരിക്കുന്നത് എന്നത്രെ ചൂണ്ടിക്കാട്ടുന്നത്. അവരുടെ പ്രസ്താവന പ്രകാരം ഈ വചനത്തിന്റെ സാരം ഇങ്ങിനെയായിരിക്കും: അങ്ങിനെ അനീതി പ്രവർത്തിച്ചേക്കുമെന്നു കണ്ടാൽ, ആ അനാ -ഥകളെ വിവാഹം ചെയ്തു കൂടാത്തതാണ്. അനാഥകളല്ലാത്ത സ്വതന്ത്രരായ സ്ത്രീകളിൽ നിന്ന് നന്നായി തോന്നുന്ന രേണ്ടാ മുന്നോ നാലോ വീതം - ഇഷ്ടംപോലെ - സ്ത്രീകളെ വിവാഹം ചെയ്തു കൊള്ളാം. സ്ത്രീകൾ വേറെയും എന്നാൽ, അവിടെയും നീതി പാലിക്കുകയില്ലെന്ന് ആശങ്ക തോന്നുന്ന പക്ഷം, ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്തുകൊള്ളണം. അല്ലാത്തപക്ഷം, ഉടമസ്ഥതയിലുള്ള - അടിമകളായ - സ്ത്രീകളെ സ്വീകരിച്ചു കൊള്ളേണ്ടതാണ്. അതാണ് അക്രമവും, നീതിയും വന്നു പോകാതിരിക്കുവാനുള്ള നല്ല മാർഗം. 127-ാം വചനത്തിലെ ചില പരാമർശങ്ങളും, സ്ത്രീകളുടെ മഹ്ർ കൊടുക്കുന്ന വിഷയത്തിൽ മടിയും പിശുക്കും കാണിച്ചുകൂടാ എന്ന് അടുത്ത വചനത്തിൽ വരുന്ന നിർദ്ദേശവും ഈ വ്യാഖ്യാനത്തിനു പിൻബലം നൽകുന്നതായി കാണാം. ഇബ്നു അബ്ബാസ്(-റ)ൽ നിന്നു ഉദ്ധരിക്കപ്പെടുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "(ഇസ്ലാമിന്നു മുമ്പ്) ജാഹിലിയ്യത്തിൽ, ഒരാൾ പത്തോ അതിലധികമോ സ്ത്രീകളെ വിവാഹം ചെയ്യുമായിരുന്നു. അതിൽ അവർ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. അങ്ങനെ കയ്യിലുള്ള ധനം തീരുമ്പോൾ, തങ്ങളുടെ അധീനത്തിലുള്ള അനാഥ -കളുടെ സ്വത്ത് ആ ഭാര്യമാരുടെ ചിലവിലേക്കു ഉപയോഗിക്കും. അതുകൊണ്ട് വിവാഹത്തിനു ഒരു പരിധി നിശ്ചയിക്കുകയാണ് ഈ വചനം ചെയ്യുന്നത്.' ഇബ്നു ജരീർ(-റ) മുതലായവർ അദ്ദേഹത്തിൽ നിന്നു രേഖപ്പെടുത്തിയതിന്റെ സാരമാണിത്. വ്യാഖ്യാന പ്രകാരം ! "സ്ത്രീകളിൽനിന്ന്' എന്നു പറഞ്ഞത് അനാഥകളല്ലാത്ത സ്ത്രീകളെ ഉദ്ദേശിച്ചാകുന്നു. ഇബ്നു അബ്ബാസ്(റ)ന്റെ ഈ വ്യാഖ്യാനപ്രകാരം അനാഥകളും അല്ലാത്തവരും അതിൽ ഉൾപ്പെടുന്നു. ജുബൈർ(-റ), ക്വത്താദഃ(റ) മുതലായവരിൽ നിന്നു ള്ള ഉദ്ധരണികളുടെ സാരം ഇതാകുന്നു: "അനാഥകളുടെ ധനത്തിൽ അനീതി പ്രവ ർത്തിക്കുന്നത് ജാഹിലിയ്യാ കാലത്തും വെറുക്കപ്പെട്ട കാര്യമായിരുന്നു. പക്ഷേ, മറ്റു സ് ത്രീകളുടെ കാര്യത്തിൽ അനീതി കാണിക്കുന്നതിൽ അവർക്ക് ആ വെറുപ്പുണ്ടായിരുന്നി -ല്ല. ഒരാൾ പത്തോ, അധികമോ സ്ത്രീകളെ വിവാഹം കഴിക്കും. അവരോടു നീതി പാ ലിക്കുകയുമില്ല. അതുകൊണ്ട് അനാഥകളോട് അനീതി കാണിക്കുവാൻ നിങ്ങൾക്ക് ഭയമാണെങ്കിൽ, അതുപോലെ മറ്റുള്ള സ്ത്രീകളോടും നിങ്ങൾ അനീതി കാണിച്ചുകൂടാ എന്നും, അതുകൊണ്ട് നാലുപേരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും, അപ്പോഴും നീതി പാലിക്കാനാവില്ലെന്നു കണ്ടാൽ ഒന്നുകൊണ്ടുമതിയാക്കണം - അല്ലെങ്കിൽ അടിമ സ്ത്രീകളെക്കൊണ്ട് മതിയാക്കണം - എന്നും കൽപിച്ചിരിക്കുകയാണ്.' ബ്നുജരീർ, ഇബ്നു അബീഹാതിം(-റ) മുതലായവർ ഉദ്ധരിച്ചതാണിത്. ഈ വ്യാ ഖ്യാനത്തിനാണ് ഇബ്നു ജരീർ(-റ) മുൻഗണന നൽകിക്കാണുന്നത്. എങ്കിലും ഒന്നാമതായി ഉദ്ധരിച്ച (-റ)- യുടെ വ്യാഖ്യാനമാണ് പല നിലക്കും യുക്തവും കൂടുതൽ സ്വീകാര്യവുമായി തോന്നുന്നതും, ഭൂരിഭാഗം പണ്ഡിതന്മാരും സ്വീകരിച്ചു കാണുന്നതും . ഈ അടുത്ത കാലത്ത് ഒരു പണ്ഡിതൻ ഇങ്ങിനെയും ഒരു വ്യാഖ്യാനത്തിനു സാധ്യതയുള്ളതായി പറഞ്ഞു കാണുന്നു: "അനാഥകളോട് വേണ്ടത്ര നീതി കാണിക്കാൻ നിങ്ങൾക്ക് ആവില്ലെങ്കിൽ, ആ അനാഥകൾ ഏതു സ്ത്രീകളോടൊപ്പമാണോ അവരെ വിവാഹം കഴിക്കുക.' ഇതാണദ്ദേഹത്തിന്റെ വാക്ക്. ഇപ്പറഞ്ഞതിന്റെ ശ രിയായ ഉദ്ദേശ്യമെന്തെന്ന് അദ്ദേഹം വിശദീകരിച്ചു കാണുന്നുമില്ല. ഏതായാലും ആയത്തിന്റെ വാചകഘടനയും ഈ പ്രസ്താവനയും തമ്മിലുള്ള പൊരുത്തം നമുക്കു മനസ്സിലാകുന്നില്ല. വളരെ വിചിത്രമായതും, ഇക്കാലംവരെ ഒരു പണ്ഡിതനും അഭിപ്രായപ്പെട്ടു കാണാത്തതുമായ ഒരു വ്യാഖ്യാനം ആധുനിക തൽപരനായ ഒരു പണ്ഡിത ൻ ഈയിടെ ഈ വചനത്തിനു നൽകുകയുണ്ടായിട്ടുണ്ട്: "അനാഥകളുടെ പരിപാലനത്തെക്കുറിച്ചു സംസാരിക്കുന്ന സന്ദർഭമാണിത്, വിവാഹകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന സന്ദർഭമല്ല, അതു നോക്കാത്തതുകൊണ്ടും അനാഥപരിപാലനത്തിനു ഇസ്ലാം കൽ പിക്കുന്ന പ്രാധാന്യം ഓർക്കാത്തതുകൊണ്ടുമാണ് പലർക്കും ഇവിടെ അമളി കുടുങ്ങിയത്, തന്റെ വ്യാഖ്യാനമാണ് നേർക്കുനേരെയുള്ള വ്യാഖ്യാനം, ബാക്കിയെല്ലാം വളച്ചു തിരി ച്ചു കൊണ്ടുള്ളതാണ് എന്നൊക്കെ തന്റെ പാണ്ഡിത്യം സമർത്ഥിച്ചുകൊണ്ട് അദ്ദേഹം അവത -രിപ്പിച്ച ആ വ്യാഖ്യാനത്തിന്റെ ചുരുക്കം ഇങ്ങിനെയാകുന്നു: "അനാഥകളു ടെ പരിപാലനത്തിൽ നീതി പാലിക്കുകയില്ലെന്നു നിങ്ങൾക്കു നന്നായി - അനാഥ പരിപാലനത്തിനു പ്രാപ്തരായ---സ്ത്രീകളെ ല രേണ്ടാ മൂന്നോ നാലോ വിവാഹം കഴിച്ചു നിങ്ങളൊന്നിച്ചു താമസിപ്പിച്ചു കൊള്ളണം. ടയും നീതി പാലിക്കുകയില്ലെന്നു കണ്ടാൽ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കണം . അതിനു കഴിവില്ലെങ്കിൽ ഈ ആവശ്യാർത്ഥം ഒരു അടിമസ്ത്രീയെയെങ്കിലും വിവാഹം കഴിക്കണം.' വളരെയധികം വലിച്ചു നീട്ടിക്കൊണ്ടു അദ്ദേഹം ചെയ്ത പ്രസ്താവന യുടെ ആകെത്തുകയാണിത്. അഥവാ, അനാഥപരിപാലനം നിർവ്വഹിക്കുന്നതിന് ഉപയുക്തമായ ഒരു മാർഗമെന്ന നിലക്കാണ് നാലുവരെ ഭാര്യമാരെ വിവാഹം കഴിക്കാമെന്നും , അല്ലെങ്കിൽ അടിമ സ്ത്രീയെ വിവാഹം കഴിക്കാമെന്നും നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഉദ്ദേശ്യത്തിലല്ലാതെ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാൻ പാടില്ല എന്നു സാരം . ഈ പുത്തൻ വ്യാഖ്യാനത്തെപ്പറ്റി വിധി കൽപിക്കുന്നതിനു മുമ്പായി ചില വസ്തുതകൾ ഓർക്കേണ്ടിയിരിക്കുന്നു:-- (1) അനാഥ പരിപാലനത്തെപ്പറ്റി സംസാരിക്കുന്ന സന്ദർഭമാണിതെന്നുള്ള വാദം അപ്പടി വകവെക്കുവാൻ നിവൃത്തി കാണുന്നില്ല. സൂറത്തിലെ ആദ്യവ -ചനത്തിൽ അനാഥകളെപ്പറ്റി പ്രത്യേകം ഒന്നുംതന്നെ പ്രസ്താവിച്ചിട്ടില്ല. രണ്ടാമത്തെ വചനത്തിൽ അവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അതിന്റെ കൈകാര്യക ർത്താക്കൾ അംഗീകരിക്കേണ്ടുന്ന ചില നിർദ്ദേശങ്ങളാണുള്ളത്. സ്വത്ത് -കൈകാര്യം ചെയ്യലും പരിപാലനവും ഒന്നല്ലതാനും. മൂന്നാമത്തെതാണ് ഈ വചനം. തുട ർന്നുള്ള രണ്ടു വചനങ്ങളിലും അനാഥകളെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല ഉള്ളതും. എന്നി -രിക്കെ, അനാഥപരിപാലനത്തെക്കുറിച്ചു വിവരിക്കുന്നതാണ് ഇവിടത്തെ സന്ദ ർഭം എന്നു പറയുന്നതിൽ വലിയ കഴമ്പില്ല. എന്നിരുന്നാലും, ക്വുർ-ആൻ വചനങ്ങളുടെ സന്ദർഭവും, ആശയവും മനസ്സിലാക്കുവാൻ ഇവരെക്കാൾ സൗകര്യവും, അറിവും, പ്രാപ്തിയും ഉണ്ടായിരുന്ന പ്രമുഖ സ്വഹാബീവര്യന്മാരിൽനിന്നും, പ്രമുഖന്മാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടതും, ക്വുർ-ആൻ വ്യാഖ്യാന പടുക്കളായ പണ്ഡിതന്മാർ അംഗീകരിച്ചു വരുന്നതുമായ മേൽകണ്ടവ്യാഖ്യാനങ്ങൾ പരിശോധിച്ചാൽ - ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ - അവയെല്ലാം തന്നെ അനാഥകളുടെ കാര്യവുമായി ബന്ധപ്പെട്ടവ തന്നെയാണു താനും. (2) അനാഥപരിപാലനത്തെക്കുറിച്ചു സംസാരിക്കുന്ന സന്ദർഭമാണെന്നു മനസ്സിലാക്കാതെ, വിവാഹകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന സന്ദർഭമാണിതെന്ന് ധരിച്ചതുകൊണ്ടാണ് മുമ്പുള്ളവർക്കൊക്കെ അമളി പിണഞ്ഞതെന്ന ഇദ്ദേഹത്തിന്റെ വാ ദം കുറച്ച് അമിതമായിപ്പോയി. മുമ്പുള്ള മഹാന്മാരാരും അങ്ങിനെ ധരിച്ചിട്ടില്ലെന്നും, വിവാഹകാര്യവും അനാഥകളുടെ കാര്യവും പരസ്പരം ചില വ്യാഖ്യാനങ്ങൾ മാത്രമാണ് അവർ പറഞ്ഞിട്ടുള്ളതെന്നും അവരുടെ പ്രസ്താവനകളിൽനിന്നു വ്യക്തമാണ്. വാസ്തവം പറഞ്ഞാൽ, പുരോഗമനേച്ഛയുടെ പേരി -ലും, ആധുനിക താൽപര്യങ്ങൾക്കൊത്ത വിധത്തിലും ഇസ്ലാമിലെ ചില സിദ്ധാന്തങ്ങളെയും നിയമങ്ങളെയും വ്യാഖ്യാനിക്കുവാനുള്ള വെമ്പലിൽനിന്ന് ഉടലെടുത്തതാണ് ഈ പുതിയ വ്യാഖ്യാനം. അതിനൊരു അടിത്തറയായിക്കൊണ്ടാണ് മുമ്പുള്ളവർക്കൊന്നും ഈ വചനത്തിന്റെ സന്ദർഭം മനസ്സിലായിട്ടില്ലെന്നും, ഇപ്പോൾ തനിക്കാണത് മനസ്സി -ലാക്കുവാൻ കഴിഞ്ഞതെന്നുമുള്ള വാദം. ഏകഭാര്യത്വമാണ് ഇസ്ലാമിന്റെ അംഗീകൃത നയം. ഒഴിച്ചുകൂടാത്ത അടിയന്തര ഘട്ടങ്ങളിൽ നാലുവരെ ഭാര്യമാരെ വിവാഹം ചെയ്യാമെന്ന ഒരു ഇളവു മാത്രം. അതാണെങ്കിൽ ഭാര്യമാർക്കിട -യിൽ നീതി പാലിക്കുകയെന്ന - ഇവരുടെ അടുക്കൽ മിക്കവാറും മനുഷ്യ സാധ്യമല്ലാത്ത - രു ഉപാധിയോടുകൂടിയാണ്താനും എന്നൊക്കെയാണ് ഇന്നത്തെ ചില ആധുനിക ചിന്താഗ -തിക്കാർ സമർത്ഥിക്കാറുള്ളത്. (ഇതിനെപ്പറ്റി വഴിയെ നമുക്ക് നിരൂപണം ചെയ്യാം.) ഇതിൽ ഒരുപടി കൂടി മുന്നോട്ട് കടന്ന് ഇദ്ദേഹം തന്റെ സ്വന്തം വകയായി ഇവിടെ ഒരു ഉപാധികൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. അതായത് ഒന്നിലധികം പേരെ വിവാഹം കഴിക്കണമെങ്കിൽ അത് അനാഥകളെ പരിപാലിക്കുവാനായിരിക്കുകയും വിവാഹം കഴിക്കപ്പെടുന്ന സ്ത്രീകൾ അതിനു പ്രാപ്തരായിരിക്കുകയും വേണമെന്നത്രെ ത്. ഇതെല്ലാം കാണുമ്പോൾ, അനാഥകളെ പരിപാലിക്കുന്നതിന്റെ പ്രാധാന്യം ഇദ്ദേഹത്തിന്മുമ്പ് ആരുംമനസ്സിലാക്കിയിരുന്നില്ലെന്നു തോന്നിപ്പോകും! അത്ഭുതം!! (3) അനാഥ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മാത്രമ -ല്ല, ക്വുർ-ആനിന്റെ ഭാഷാസാഹിത്യം, അവതരണ സന്ദർഭങ്ങൾ, അതിനു നബി യിൽനിന്നോ അവിടുത്തെ ചര്യയിൽനിന്നോ ലഭിക്കുന്ന വ്യാഖ്യാനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം ഇവരെക്കാൾ അറിയാവുന്നവരും, സൂക്ഷ്മതയിലും സത്യസന്ധതയിലും ഇവരെ വെല്ലുന്നവരുമായ ആ മുൻഗാമികളായ മഹാൻമാർ ഈ വചനത്തിനു നൽകുന്ന വ്യാഖ്യാന -ങ്ങൾ വളഞ്ഞുതിരിഞ്ഞതാണെന്നും, തന്റെ വ്യാഖ്യാനമാണ് നേർക്കു നേരെയുള്ളതെ -ന്നുമുള്ള ഇദ്ദേഹത്തിന്റെ വീരവാദത്തെപ്പറ്റി സൽബുദ്ധിയുള്ളവർ അവർക്കിഷ്ടമുള്ള വിധി കൽപിച്ചുകൊള്ളട്ടെ. ഇവരുടെ ഭാഷയിൽ "നേർക്കുനേരെയുള്ള' ഇത്തരം കണ്ടുപിടുത്തങ്ങൾ ഇതുപോലെയും ഇതിലപ്പുറവും പലതും കണ്ടു പരിചയിച്ചവർ ക്കു ഇതിലൊന്നും പുതുമതോന്നുകയില്ല. ക്വുർ-ആന്റെ ആശയങ്ങൾ യഥാവിധി വിവരിക്കുന്നതിനെക്കാൾ, സ്വന്തം ആശയങ്ങൾ ക്വുർ-ആന്റെ പേരിൽ പ്രചരിപ്പിക്കുന്നതിൽ താൽപര്യം പുലർത്തുന്നവർക്ക് ഇങ്ങിനെയൊക്കെ പറയേണ്ടി വന്നേക്കുക സ്വാഭാവികമാണ്. ഈ വചനത്തിന്റെ ആദ്യഭാഗത്തെക്കുറിച്ചാണ് ഇതുവരെ നാം സംസാരിച്ചത്. അവസാന ഭാഗത്തിൽ നിങ്ങൾ നീതി പാലിക്കുകയില്ലെന്നു ഭയപ്പെട്ടാൽ രു സ്ത്രീയെമാത്രം വിവാഹം ചെയ്യുകയോ, അല്ലെങ്കിൽ അടിമസ്ത്രീയെ സ്വീകരിക്കുകയോ വേണം ( ان لا تعد റة او ما مل ت ايمان م لوا فواحد وان خف ) എന്നത്രെ അല്ലാഹു പറയുന്നത്. ഭർത്താവിൽനിന്നു ഭാര്യക്കു ലഭിക്കുവാനവകാശപ്പെട്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായ ആവശ്യങ്ങളും, ഭാര്യാഭർത്തൃ ബന്ധങ്ങളും നിറവേറ്റുന്നതി -ലുള്ള നീതിപാലനമാണുദ്ദേശ്യം. മറ്റോ അതു പാലിക്കുവാനാവുകയില്ലെന്ന് കണ്ടാൽ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നതു നിഷിദ്ധവും ശിക്ഷാർഹവുമാണെന്നു സാരം. വിവാഹത്തിനുശേഷം ഈ വിഷയങ്ങളിൽ നീതിപാലിക്കപ്പെടുന്നില്ലെന്നു കണ്ടാൽ ഭാര്യമാർക്ക് ഭരണകർത്താക്കളെ സമീപിച്ചു പരിഹാരം തേടാവുന്നതുമാകുന്നു. ഒന്നിലധികം വിവാഹം സാധുവാകുന്നതിനു അല്ലാഹു നിശ്ചയിച്ച ഈ ഉപാധി ഗൗനിക്കാതെ ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചവരും, വിവാഹത്തിനുശേഷം ആ കടമ നിർവ്വഹിക്കാതിരിക്കുന്നവരും അതിന്റെ തിക്തഫലങ്ങൾ ഇൗ ജീവിതത്തിൽതന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നതും നാം പരലോകശിക്ഷ അതിനു പുറമെ വേറെയും! എന്നാൽ, ഭാര്യമാർക്കിടയിൽ നീതി പാലിക്കണമെന്നു പറഞ്ഞതിനു മാനസികമായ ഇണക്കത്തിലും വ്യക്തിപരമായ പ്രേമത്തിലും എല്ലാ ഭാര്യമാരോടും ഒരേ പ്രകാരത്തിലായേ തീരൂ എന്നു നിർബ്ബന്ധമില്ല. അതു മനുഷ്യ സാധ്യവുമല്ലല്ലോ. അതിലും കഴിയുന്നത്ര സമത്വം പാലിക്കുവാൻ ശ്രമിക്കണമെന്നുമാത്രം. അതിലുണ്ടാകുന്ന വ്യത്യാസം മറ്റുള്ള അവകാശങ്ങളിൽ ഏറ്റക്കുറവു വരുത്തുവാൻ കാരണമാവുകയും അരുത്. ഇതിനെപറ്റി 129-ാം വചനത്തിൽ അല്ലാഹു്ര പസ്താവിക്കുന്നുണ്ട്. ഹദീഥിൽ നിന്ന് ഇത് വ്യക്തമാണ്. കൂടുതൽ വിവരണം യഥാസ്ഥാനത്തുവെച്ചു കാണാം. അല്ലാഹു നിശ്ചയിച്ച ഈ ഉപാധിഭാര്യമാർക്കിടയിലുള്ള നീതിപാ -ലനം---സാധിച്ചാൽതന്നെയും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കൽ നിന്ദ്യവും, അപരിഷ്കൃതവുമായ ഒരു ദുഷിച്ച സമ്പ്രദായമാണെന്ന് ഇക്കാലത്ത് ചിലരൊക്കെ ധരിച്ചുവശായിരിക്കുന്നു. ക്രിസ്തീയാചാരങ്ങളിൽനിന്ന് ഉൽഭവിച്ചതും, ഇന്തോ പാശ്ചാത്യൻ സംസ്കാരങ്ങളിലൂടെ പ്രചാരം സിദ്ധിച്ചതും, അങ്ങിനെ "ആധുനിക പരിഷ്കൃതാശയങ്ങളു'ടെ പ ട്ടികയിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ചതുമായ ഒരു ആശയമത്രെ അത്. അതിനെതിരിൽ ആരെങ്കിലും വല്ലതും പറയുന്നത്പോലും പഴഞ്ചനും പിന്തിരിപ്പനുമായിത്തീർന്നിരിക്കുകയാണ് ഇന്ന്. പാശ്ചാത്യൻസംസ്കാര പരിഷ്ക്കാരങ്ങളെപ്പറ്റി വാതോരാതെ ആക്ഷേപം പറഞ്ഞുവരുന്നവർപോലും പ്രവർത്തന രംഗത്തു അവയെ പൊതുവെ അന്ധമായി അനുകരിക്കുന്നവരാണ്. ഇന്നത്തെ പുരോഗമനാശയക്കാരിൽ പലരും പ്രസ്തുത ആ ശയത്തിന് ഇസ്ലാമിക ഛായ നൽകുവാനും ശ്രമം നടത്താറുണ്ട്. ക്വുർ-ആനെയും, സുന്നത്തിനെയും കുറിച്ചുവേണ്ടത്ര ഗ്രഹിക്കായ്കയും, ഇസ്ലാമിക വിജ്ഞാനങ്ങളുമായി പരിചയമില്ലായ്മയും നിമിത്തം സാധാരണക്കാരായ പലരും അവരുടെ വാചാല ശൈലികളിൽ മയങ്ങിപ്പോകുകയും ചെയ്യുന്നു. ഈ വിഷയകമായി ഇവർ ചെയ്യാറുള്ള പ്രസ്താവനകളുടെ ചുരു ക്കം ഇതാണ്: "ഇസ്ലാമിന്റെ നയം ഏക ഭാര്യത്വമാണ്. തു പാടെ വെറുക്കുന്നു. പക്ഷേ, ഗത്യന്തരമില്ലാത്ത പരിതഃസ്ഥിതി നേരിടുമ്പോൾ, പരമാ -വധി നാലുവരെ വിവാഹം കഴിക്കാമെന്ന് ഒരു ഇളവു ക്വുർ-ആൻ നൽകിയിട്ടുണ്ട്. അതാകെ ട്ട, മിക് കവാറും പ്രാപിക്കുവാൻ കഴിയാത്ത ഒരു ഉപാധി---ഭാര്യമാർക്കിടയിൽ നീതി പാലിക്കുകയെന്ന നിബന്ധന---യോടു കൂടിയാണുതാനും. അതേ സമയത്തു സ്ത്രീകൾക്കിടയിൽ നീതി പാലിക്കുവാൻ നിങ്ങൾക്കു സാധിക്കുകയില്ലെന്നു തന്നെ (4:129) പ്രസ്താവിക്കുകയും ചെയ്യുന്നു. അപ്പോൾ, ഫലത്തിൽ ഏകഭാര്യത്വമാണ് ക്വുർ-ആ ന്റെ നയം.' ഇങ്ങിനെയാണ് ഇവരുടെ വാദത്തിന്റെ പോക്ക്. ഇവരിൽതന്നെ ചിലർ ഇങ്ങിനെയും പറഞ്ഞുകാണും; "ഏകഭാര്യത്വമാണ് ഇസ്ലാമിന്റെ യഥാർത്ഥ സിദ്ധാന്തം. എന്നാൽ, അറബികൾക്കിടയിൽ അനിയന്ത്രിതമായ ബഹുഭാര്യത്വം പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ക്വുർ-ആൻ അതു പെട്ടെന്നു നിഷിദ്ധമാക്കി പ്രസ്താവിച്ചില്ല. തൽക്കാ ലം ഈ വചനം മുഖേന ചില ഉപാധികളോടുകൂടി അതു നാലിൽ പരിമിതമാക്കുകയാണ് ചെയ്തത്. അന്നത്തെ പ്രത്യേക ചുറ്റുപാടുകളിലുള്ള അനുമതി മാത്രം, പിൽക്കാ -ലത്തേക്കു ആ വിധി ബാധകമല്ല.' ഈ രണ്ടു വാദങ്ങളും ക്വുർ-ആന്റെയും ഇസ്ലാമിന്റെയും നേർക്കുള്ള കയ്യേറ്റമല്ലാതെ മറ്റൊന്നുമല്ല. ഇവയെപ്പറ്റി പ്രമാണങ്ങളുടെയും, ചരിത്രത്തിന്റെയും, യുക്തിയുടെയും വെളിച്ചത്തിലൂടെ വിശദമായ ഒരു നിരൂപണത്തിനു മുതിരുന്ന പക്ഷം, അതു വളരെ ദീർഘിച്ചു പോകുന്നതുകൊണ്ടും, പല പണ്ഡിതന്മാരും തിലുള്ള സത്യാവസ്ഥ വിവരിച്ചു കൊണ്ടു പ്രസ്താവനകളും ലിഖിതങ്ങളും പുറപ്പെ -ടുവിച്ചിട്ടുള്ളതുകൊണ്ടും ഇവിടെ അധികമൊന്നും സംസാരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. സാമാന്യം ചില സൂചനകൾ മാത്രം നൽകാം:- (1) ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കൽ സ്വതവേ ഒരു ചീ ത്ത വൃത്തിയാണെന്നു സ്ഥാപിക്കുവാൻ മതപ്രമാണങ്ങളിൽനിന്നോ, പ്രവാചകന്മാ -രുടെ ചര്യകളിൽനിന്നോ തെളിവു ലഭിക്കുന്നില്ല. മാത്രമല്ല, ഏകഭാര്യത്വത്തെ പ്രശംസിക്കുകയോ, ബഹുഭാര്യത്വത്തെ ആക്ഷേപിക്കുകയോ ചെയ്യുന്ന ഒരു സൂചനപോലും ക്വുർ-ആനിലും ഹദീഥിലും കാണുകയില്ല. വല്ലതും ഉെണ്ടങ്കിൽ, ഇക്കൂട്ടർ അതു തേ ടിപ്പിടിച്ചു കൊണ്ടുവരുമല്ലോ. ജുബൈർ(-റ) നോടു "താങ്കൾ വിവാഹം കഴിച്ചുവോ?' എന്നു ഇബ്നു അബ്ബാസ്(-റ) ചോദിക്കയുണ്ടായെന്നും, അദ്ദേഹം "ഇല്ല' ന്നു മറുപടി പറഞ്ഞപ്പോൾ, ഇബ്നു അബ്ബാസ്(-റ) ഇപ്രകാരം പറഞ്ഞുവെന്നും, ബുഖാരി(-റ) രേഖപ്പെടുത്തുന്നു: "എന്നാൽ, താങ്കൾ വിവാഹം കഴിക്കണം; കാരണം, ഈ സ മുദായത്തിലെ ഏറ്റവും ഉത്തമനായ ആൾ കൂടുതൽ ഭാര്യമാരുള്ള ആളായിരുന്നു. ' നബി യെ ഉദ്ദേശിച്ചാണ് ഇബ്നു അബ്ബാസ്(-റ) ഇപ്പറഞ്ഞത്. ഒന്നിലധികം ഭാ ര്യമാർ ഉണ്ടായിരിക്കുക എന്നത് കേവലം അനഭിലഷണീയമോ, താണ സ്വഭാവത്തിൽപ്പെ -ട്ടതോ ആയിരുന്നുവെങ്കിൽ ഇബ്നു അബ്ബാസ്(-റ) ഒരിക്കലും അങ്ങനെ പറയുമായി -രുന്നില്ല. നബി തിരുമേനിക്കു പ്രത്യേകമായി അല്ലാഹു നൽകിയ ഒരു അനുവാദമാണെന്നു സൂറത്തുൽ അഹ്സാബിൽ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി യുടെ ഓരോ വിവാഹവും ഓരോ പ്രത്യേക കാരണങ്ങളെ മുൻനിറുത്തിയായിരുന്നുവെങ്കി ലും, ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതു യഥാർത്ഥത്തിൽ ഒരു ചീത്ത സമ്പ്രദായമായിരു -ന്നുവെങ്കിൽ, അല്ലാഹു അവന്റെ പ്രവാചകന്റെ ഒരു പ്രത്യേകതയായി ആ ചീത്ത സമ്പ്രദായം ങ്ങിനെ അനുവദിച്ചു കൊടുക്കും?! ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നാണു "ബഹുഭാ -ര്യത്വം' കൊണ്ടു വിവക്ഷ. ആ വാക്ക് സൂചിപ്പിക്കുന്നതുപോലെ വളരെയധികം ഭാ ര്യമാരെ സ്വീകരിക്കൽ എന്നു അതിനു അർത്ഥമില്ല. (2) ശാരീരികവും ഗാർഹികവുമായ സ്ഥിതിഗതികൾ, സാമൂഹ്യവും നാഗരീകവുമായ ചുറ്റുപാടുകൾ, ജനസംഖ്യയിൽ സ്ത്രീകൾ കവിഞ്ഞു നിൽക്കുന്ന പരിതഃസ്ഥിതികൾ എന്നിങ്ങിനെ പലതും പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ നോക്കുമ്പോ ൾ ചിലരെങ്കിലും ക ഭാര്യാവ്രതം വെടിഞ്ഞു ബഹുഭാര്യത്വം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ധാർമികവും, കുടുംബപരവും, സദാചാരപരവുമായ വീക്ഷണത്തോടും, പ്രായോഗിക ബുദ്ധിയോടും കൂടി ചിന്തിക്കുമ്പോൾ അതിന്റെ ആവശ്യകത കൂ ടുതൽ അധികരിക്കുകയും ചെയ്യുന്നു. (3) ബഹുഭാര്യത്വത്തെ ഏറ്റവും അപലപിക്കാറുള്ള നാടുകളിലാ ണ് ധാർമികവും സദാചാരപരവുമായ അരാജകത്വം കൂടുതൽ നടമാടുന്നെ തന്നുള്ളത് അനിഷേധ്യമായ ഒരു പരമാർത്ഥമത്രെ. രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുവാ ൻ നിവൃത്തിയില്ലാത്ത കാരണത്താൽ പരസ്ത്രീകളുമായി വേഴ്ച നടത്തുവാൻ നിർബന്ധിതമാകുകയും, ക്രമേണ മനുഷ്യത്വം നശിച്ച് ജീവിതം മൃഗതുല്യമായിത്തീരുകയും ചെയ്യുന്ന കാഴ്ച അവിടങ്ങളിൽ ഇന്നുസുലഭമാണ്. പക്ഷേ, ബലാൽക്കാരം നടത്തപ്പെടുന്ന വ്യഭിചാരം മാത്രം കുറ്റകരമായി കണക്കാക്കപ്പെടുകയും, ഉഭയ സമ്മതത്തോടെ നടക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകപ്പെടുകയും, പ്രേമംസ്നേഹം---കല മുത -ലായ മധുരപ്പേരുകളിൽ നടമാടുന്ന തോന്നിയവാസങ്ങൾ പരിഷ്കാര ചിഹ്നങ്ങളായി എണ്ണപ്പെടുകയും ചെയ്യുന്ന ഇക്കാലത്തെ പരിതഃസ്ഥിതിയിൽ ഈ യാഥാർത്ഥ്യങ്ങളൊക്കെ സമ്മ -തിക്കുവാൻ വളരെയൊന്നും ആളെകിട്ടിയെന്നു വരികയില്ല. പക്ഷേ, ഒരു നീചവൃത്തിക്കു ജനമദ്ധ്യെ ലഭിക്കുന്ന പ്രചാരംകൊണ്ട് അതു നീചവൃത്തിയല്ലാതാകുന്നതല്ല എന്നു ബുദ്ധിയും മനഃസാക്ഷിയുമുള്ളവർക്കറിയാം. (4) ബഹുഭാര്യത്വത്തിനെതിരായതോ, അതിനെ നിയന്ത്രിക്കുന്നതോ ആയ നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതിരിക്കുകയും, അത് പരക്കെ പ്രചാരത്തിലുണ്ടായിരിക്കുകയും ചെയ്തിരുന്ന ഒരു ചുറ്റുപാടിൽ, അതുമൂലം സമുദായമദ്ധ്യെ സംഭവിച്ചുകൊണ്ടിരുന്ന ദുഷ്ഫലങ്ങൾ നിമിത്തം അതിനെ നാലിൽ പരിമിതമാക്കി നിയന്ത്രിക്കുക മാത്രമാണ് ക്വുർ-ആൻ ചെയ്യുന്നത്. ഏക ഭാര്യത്വം മാത്രം നടപ്പിലുണ്ടായിരുന്ന ചുറ്റുപാടിൽ ബഹുഭാര്യത്വത്തിന്റെ ഒരു പുതിയ നിയമം കൊണ്ടുവരുകയോ, നില -വിലുണ്ടായിരുന്ന ഒരു വഴക്കത്തെ ഉൻമൂലനം ചെയ്യുകയോ അല്ല ക്വുർ-ആൻ ചെയ്തത്. ആ ദു ഷ്ഫലങ്ങളിൽ പ്രധാനമായത് ഭാര്യമാർക്കിടയിൽ നീതിപാലിക്കാതിരിക്കൽ തന്നെ. അതുണ്ടായേക്കുമെന്ന് ആശങ്ക തോന്നുന്ന പക്ഷം ഒരു ഭാര്യ മാത്രമേ പാടുള്ളൂവെന്നു നിഷ് കർഷിക്കുകയും ചെയ്യുന്നു. (5) നീതിപാലിക്കുകയില്ലെന്നു ഭയപ്പെടാതിരിക്കണമെന്നു അല്ലാഹു വെച്ച ഉപാധി-ഇക്കൂട്ടർ പറയുന്നപോലെബാഹ്യത്തിൽ ബഹുഭാര്യത്വം അനുവദിക്കുന്നതോടുകൂടി ഫലത്തിൽ അതു ഇല്ലാതാക്കുവാൻ അല്ലാഹു ചെയ്ത ഒരു സൂ്ര തമൊന്നുമല്ല. മനുഷ്യനു പ്രാവർത്തികമാക്കുവാൻ സാധിക്കാത്ത ഒരു സങ്കൽപ ഉപാധിയും അല്ല അത്. എല്ലാവിധേനയും പരിപൂർണമായി നീതി പാലിക്കുക മനുഷ്യ സാ ധ്യമല്ലെങ്കിലും കഴിയുന്ന വിഷയങ്ങളിൽ നീതി പാലിക്കണമെന്നേ അല്ലാഹു നിശ്ചയിച്ചിട്ടുള്ളൂ. (ഇതിനെപ്പറ്റി കൂടുതൽ വിവരം 129-ാം വചനത്തിൽ വെച്ചുകാണാം.) ഒരു വാസ്തവം ഇവിടെ വിസ്മരിച്ചു കൂടാ. അല്ലാഹു നിശ്ചയിച്ച ഈ ഉപാധി വകവെക്കാതെ മുസ്ലിംകളിൽ പലരും ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തുവരുന്നുണ്ട്. വിവാഹത്തിനു ശേഷം ആ ഉപാധി ലംഘിക്കുന്നവരും ധാരാ -ളമുണ്ട്. ഇതു ഇസ്ലാമിന്റെയോ കുറ്റമല്ല. ഇസ്ലാമിന്റെ നിയമാതി ർത്തികൾ പലതും മുസ്ലിംകളിൽ പലരും ഇന്നു ലംഘിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഒന്നത്രെ അത്. അതിന് അവർ അല്ലാഹുവിന്റെ മുമ്പിൽ നിശ്ചയമായും ഉത്തരം പറയേണ്ടി വരികയും ചെയ്യും. (6) ക്വുർ-ആൻ അവതരിച്ചകാലത്തെ പരിതഃസ്ഥിതിയിൽ നിയമം അതായിരുന്നു. ആ പരിതഃസ്ഥിതി ഇന്നില്ലാത്തതുകൊണ്ട് ഇന്നു ബഹുഭാര്യത്വം ആശാസ്യമല്ല എന്നുംമറ്റുമുള്ള ജൽപനങ്ങളെക്കുറിച്ച് തൽക്കാലം ഇത്രമാത്രമേ പറയുവാനുള്ളൂ: കാലഗതിക്കും, ജനഹിതത്തിനും അനുസരിച്ചു മതമൂല്യങ്ങളും മതനിയമങ്ങളും മാറ്റിക്കൊണ്ടിരിക്കണമെന്ന ഒരു ആഗ്രഹം മാത്രമാണത്. പലിശ, പർദ്ദ, അനന്തരാവകാശം പോലെയുള്ള വേറെ പല വിഷയങ്ങളിലും ഇവർ ഇതുപോലെ ചിലതൊക്കെ പറയാ -റുള്ളതാണ്. ഇതുസംബന്ധിച്ച് ഇവിടെ കൂടുതലൊന്നും സംസാരിക്കേണ്ടുന്ന ആവശ്യം തോന്നുന്നില്ല. (7) ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വം---അതിന്റെ നിയമങ്ങ ളും നിബന്ധനകളും മര്യാദകളും യഥാവിധി പാലിച്ചുകൊണ്ടു---അംഗീകരിക്കെ പ്പടുകയും, അതിനു നിയമപരമായോ, നയപരമായോ പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്ന ധാർമികവും അരാജകത്വത്തിന്റെ തേർവാഴ്ച തന്നെ അപ്രത്യക്ഷമാകുമായിരുന്നു. സ്ത്രീകൾക്കിടയിൽ നീതി പാലിക്കുകയില്ലെന്നു ഭയപ്പെട്ടാൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുക എന്നു പറഞ്ഞതും, അതില്ലാത്തപ്പോൾ ഈരേണ്ടാ മുമ്മൂന്നോ നന്നാലോ ആവാമെന്നു പറഞ്ഞതും സ്വതന്ത്രകളായ സ്ത്രീകളെ സംബന്ധി -ച്ചാകുന്നു. അതുകൊണ്ടാണ് അതിനുശേഷം, "അല്ലെങ്കിൽ നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയത്' എന്നു പറഞ്ഞിരിക്കുന്നത്. അടിമസ്ത്രീകളാണ് ഇതുകൊണ്ടുദ്ദേശ്യം. അടിമസ്ത്രീകളുടെ എണ്ണത്തെക്കുറിച്ചു ഒന്നും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്കും, ما مل ت ""ഉടമപ്പെടുത്തിയത്'' എന്ന വാക്ക് ഒന്നിനും കൂടുതൽ എണ്ണത്തിനും ഉപയോഗിക്കാവുന്ന സ്ഥിതിക്കും അടിമസ്ത്രീകളുടെ എണ്ണം നാലിൽ അധികരിക്കുന്നതിനു വിരോധമില്ലെന്നാണ് മനസ്സിലാകുന്നത്. ചില തൽപര കക്ഷികൾ പറയുന്നതുപോലെ, ഒരു സ്വതന്ത്ര സ്ത്രീയെപ്പോലും വിവാഹം കഴിക്കുവാൻ സാധിക്കാതെ വരുമ്പോൾ മാത്രമേ അടിമസ്ത്രീയെ സ്വീകരിച്ചു കൂടൂ എന്നുള്ളതിനു തെളിവില്ല. അടിമ സ്ത്രീകളെ സ്വീകരിക്കൽ രണ്ടു പ്രകാരത്തിലുണ്ട്. ഒന്ന്, വിവാഹം മുഖേനതന്നെ . മറ്റൊന്നു, സ്വന്തം ഉടമസ്ഥതയിലുള്ളവരെ സഹധർമിണികളായി സ്വീകരിക്കുക. രണ്ടായാലും അവൾക്ക് അവനിൽനിന്നു ഒരുകൂട്ടി ജനിക്കുന്നപക്ഷം അവൾക്കും "കുട്ടിയുടെ ഉമ്മ' ( ما ) എന്ന സ്ഥാനം ലഭിക്കുന്നു. കുട്ടി സ്വതന്ത്രനുമായിരിക്കും. പിന്നീട് അവളെ വിൽക്കുവാൻ പാടില്ല. അവന്റെ മരണത്തോടെ---അതിനു മുമ്പായി അവൾ സ്വതന്ത്രയാക്ക -പ്പെട്ടിട്ടില്ലെങ്കിൽ - അവൾ താനേ സ്വതന്ത്രയാവുകയും ചെയ്യുന്നു. അങ്ങിനെ മ്പാൾ, അടിമസ്ത്രീക്കു സ്വതന്ത്രകളായിത്തീരുവാൻ ഇസ്ലാം സ്വീകരിച്ചിട്ടുള്ള വിവിധ മാർഗങ്ങളിൽ ഒരു മാർഗമത്രെ ഇതും. ധ അടിമകളെ വിവാഹം കഴിക്കുകയും, യജമാനന്റെ സഹധർമിണി -യായി സ്വീകരിക്കുകയും ചെയ്യുന്നതു സംബന്ധിച്ച വിശദ വിവരങ്ങൾ കർമശാസ്ത്ര്ര ഗന്ഥങ്ങളിൽനിന്നും, ഹദീഥ് വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്നും അറിയേണ്ടതാ -കുന്നു. അൽപം ചില വിവരങ്ങൾ 24-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വരുന്നുണ്ട് . "വലങ്കൈ ഉടമപ്പെടുത്തിയവർ' എന്നു അടിമകളെപ്പറ്റി പറയുവാനുള്ള കാരണവും, ആ പ്രയോഗത്തെ ചില തൽപരപ്രിയന്മാർ ദുർവ്യാഖ്യാനം ചെയ്തതിനുള്ള മറുപടിയും സൂ: 6-ാം വചനത്തിന്റെ വ്യാഖ്യാനക്കുറിപ്പിൽ കാണാവുന്നതാണ്. ഇസ്ലാമിൽ അടിമകൾ എന്നു പറയപ്പെടുന്നത് ആർക്കാണെന്നും, അടിമത്വത്തിനുള്ള കാര -ണങ് ങൾ എന്തൊക്കെയാണെന്നും സൂ: മുഹമ്മദ് 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും കാണാം.-ഇസ്ലാമിൽ അടിമത്വം അനുവദിക്കപ്പെട്ടത് സംബന്ധിച്ച് ഇസ്ലാമിന്റെ ശത്രുക്കളിൽ നിന്നുണ്ടാകാറുള്ള വിമർശനങ്ങളെയും അവർക്കു അരുനിൽക്കുന്ന ചില പണ്ഡിതന്മാർ ചെയ്യാറുള്ള ദുർവ്യാഖ്യാനങ്ങളെയും കുറിച്ചു സൂ: അഹ്സാബിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു അതാതിടത്തിൽ നോക്കുക പ ഭാര്യമാർക്കിടയിൽ നീതി പാലിക്കുകയില്ലെന്നു ഭയം തോന്നിയാൽ ഒരു ഭാര്യയെയോ അടിമസ്ത്രീകളെയോ സ്വീകരിക്കണമെന്നു പറഞ്ഞശേഷം الا تعولوا ذ اد ""അതു നിങ്ങൾ ക്രമം തെറ്റാതിരിക്കുവാൻ കൂടുതൽ യോജിച്ചതാണ്'' ന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നു. ഈ വാക്യത്തിന് "അതു നിങ്ങൾക്ക് പ്രാരാബ്ധം വർദ്ധിക്കാതിരിക്കുവാൻദാരിദ്യ്രം പിണയാതിരിക്കുവാൻ---കൂടുതൽ സൗകര്യമായ -താണ്' എന്നിങ്ങനെയും ഇമാം പോലെയുള്ള ചില മഹാന്മാർ അർത്ഥം കൽപിച്ചിട്ടുണ്ട് . രണ്ടായാലും ഒരു സ്വതന്ത്ര അല്ലെങ്കിൽ അടിമസ്ത്രീകളെ മതിയാക്കുവാൻ കൽപിച്ചത് നിങ്ങളുടെ തന്നെ നന്മക്കുവേണ്ടിയാണ് എന്നത്രെ ഇതു മുഖേന അല്ലാഹു ഓർമിപ്പിക്കുന്നത്.
4:4وَءَاتُواْ ٱلنِّسَآءَ صَدُقَٰتِهِنَّ نِحۡلَةٗۚ فَإِن طِبۡنَ لَكُمۡ عَن شَيۡءٖ مِّنۡهُ نَفۡسٗا فَكُلُوهُ هَنِيٓـٔٗا مَّرِيٓـٔٗا
(4) സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങളെ (മഹ്റുകളെ) നിങ്ങൾ പാരിതോഷികമായി (സന്തോഷപ്പെട്ടു) കൊടുക്കുകയും ചെയ്യുവിൻ. എനി, അതിൽനിന്നു വല്ലതിനെയും നിങ്ങൾക്കു അവർ മനസ്സു നന്നായി (തൃപ്തിപ്പെട്ട് വിട്ടു)-തരുന്ന പക്ഷം, അതു നിങ്ങൾ മംഗളമായും, സുഖകരമായും തിന്നു ധ ഉപയോഗിച്ചു പ കൊള്ളുവിൻ. (4) آتآت آت ُ ُُ ُ وا واوا وا ച ചلا لالا لا സ്ത്രീകൾക്ക് നിങ്ങൾ കൊടുക്കുകയും ചെയ്യുവിൻ ََّّ َّ അവരുടെ മഹ്റുകൾ, വിവാഹമൂല്യങ്ങൾ ً ًً ً َ ََ َ (ഇഷ്ട - ഔപചാരിക - നിർബന്ധ) ദാനമായി, പാരിതോഷികമായി എനി അവർ നന്നായാൽ (തൃപ്തിപ്പെട്ടാൽ) നിങ്ങൾക്ക് വല്ലതിനെക്കുറിച്ചും അതിൽ നിന്ന് മനസ്സ്, മനസാ ُ ُُ ُ هو هوهو എന്നാൽ നിങ്ങളത് തിന്നു(-ഉപയോഗിച്ചു)-കൊള്ളുവിൻ മംഗളമായി (സന്തോഷപൂർവ്വം) സുഖകരമായി വിവാഹവേളയിൽ പുരുഷൻ സ്ത്രീക്കു നൽകേണ്ടതും, മഹ്ർ( مهر ) എന്ന പേരിൽ അറിയപ്പെടുന്നതുമായ വിവാഹമൂല്യത്തിനു തന്നെയാണ് صدقة (-സ്വദുക്വഃ) എന്നും പറയുന്നത്. ചിലപ്പോൾ അതിന് صداق (സ്വദാക്വ്) എന്നും പറയാറുണ്ട്. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ മക്കൾക്കോ മറ്റോ നൽകപ്പെടാറുള്ള ഇഷ്ടദാനം എന്ന അർഥത്തിലാണ്ൗنح (നിഹ്ലത്ത്) എന്നു സാധാരണയായി ഉപയോഗിക്കാറുള്ളത്. ഈ പദത്തിന്റെ ഭാഷാപരമായ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ട് ഔപചാരികമായ നിർബ്ബന്ധദാനം എന്നും ഇതിനു അർത്ഥം കൽപിക്കപ്പെട്ടിരിക്കുന്നു. അനാഥ -കളുടെയും, ഭാര്യമാരുടെയും കാര്യത്തിൽ നീതി പാലിക്കണമെന്ന് കഴിഞ്ഞ വചനത്തി ൽ പ്രസ്താവിച്ചുവല്ലോ. അതിനെത്തുടർന്ന് സ്ത്രീകളുടെ അവകാശങ്ങളിൽ പ്രധാ -നസ്ഥാനം അർഹിക്കുന്ന മഹ്റിനെക്കുറിച്ച് ഈ വചനത്തിൽ വിവരിച്ചിരിക്കുകയാണ്. സ്ത്രീകളുടെ മഹ്ർ, സന്തോഷപൂർവ്വം നൽകപ്പെടുന്ന ഒരു ഇഷ്ടദാനമെന്നോണം - ഒട്ടും മടിയോ പിശുക്കോ കൂടാതെ - അവർക്ക് കൊടുത്തുകൊള്ളണമെന്ന് അല്ലാഹു കൽപിക്കുന്നു. മഹ്ർ നിശ്ചയിച്ചാൽതന്നെയും അതു യഥാസമയത്തും യഥാരൂപത്തിലും കൈവിട്ടു കൊടുക്കുവാൻ വൈമനസ്യം കാട്ടുന്ന ഭർത്താക്കളെയും, അതു സ്ത്രീകൾക്ക് കൈവിട്ടു കൊടുക്കാതെ അടക്കിവെക്കുന്ന കൈകാര്യ കർത്താക്കളെയും ബാധിക്കുന്ന കൽപനയാണിത്. ഈ രണ്ടു സമ്പ്രദായങ്ങളും മുമ്പ് ജാഹിലിയ്യാ -കാലത്ത് പതിവുണ്ടായിരുന്നതായി ചില രിവായത്തുകളിൽ കാണുന്നു. ഇന്നും പലരിലും കാണാവുന്ന ഒരു പതിവുമാണത്. ഭാര്യാഭർത്താക്കളിൽ ഒരാൾ മരണപ്പെട്ടു പിരിയുന്നതുവരേക്കും മഹ്ർ കൊടുത്തു തീർക്കാതിരിക്കുകയും, മരിച്ച ആളുടെ അനന്തരാവകാശ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ മാത്രം അതിന്റെ കണക്കു പറയുകയും ചെയ്യുന്ന പതിവും, തമ്മിൽ തെറ്റിപ്പിരിയുമ്പോൾ മാത്രം മഹ്റിനെപ്പറ്റി ഗൗനിക്കുന്ന പതിവും ഇന്ന് പലരിലും നടപ്പുണ്ട്. ഇതെല്ലാം കുറ്റകരമാണെന്നും, വിവാഹവേ -ളയിൽ നിശ്ചയിക്കപ്പെട്ട മഹ്ർ സ്ത്രീകളുടെ ഭാഗത്തു നിന്ന് ആവശ്യപ്പെടാതെതന്നെ അവർക്ക് മനസ്സഴിഞ്ഞു കൊടുത്തു തീർക്കേണ്ടതാണെന്നും, അവരുടെ പരിപൂർണ സമ്മതം കൂ ടാതെ ഭർത്താവിനോ, കൈകാര്യകർത്താക്കൾക്കോ (വലിയ്യിനോ) അതു വിനിയോഗിക്കാവുന്നതല്ലെന്നും ഈ വചനത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ - ചില ആളു -കൾ ധരിക്കാറുള്ളപോലെ - സ്ത്രീയും പുരുഷനും തമ്മിൽ ഭാര്യാഭർത്തൃ സമ്പർക്കം ഉണ്ടാകുന്നതിനു മുമ്പുതന്നെ, അല്ലെങ്കിൽ വിവാഹകർമം നടക്കുന്ന അതേ സമയത്തു തെ ന്ന മഹ്ർ മുഴുവനും കൊടുത്തു തീർക്കൽ ഒരു നിർബ്ബന്ധ നിയമമല്ല. സുറ: അൽബക്വ റഃ 236, 237 വചനങ്ങളിൽ നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്. മഹ്ർ കൊടുത്തു തീർക്കൽ വളരെ കർശനമായ ബാദ്ധ്യതയാണെങ്കിലും സ്ത്രീകൾ അവരുടെ സ്വന്തം മനസ്സാലെ അതിൽനിന്ന് വല്ലതും തൃപ്തിപ്പെട്ട് വിട്ടു കൊടുക്കുകയോ, മടക്കിക്കൊടുക്കുകയോ ചെയ്താൽ, അതു സ്വീകരിക്കുന്നതി ൽ യാതൊരു വിരോധവുമില്ല, അതിൽ മടി കരുതേണ്ടതില്ല എന്നും അല്ലാഹു അറിയിക്കുന്നു.
4:5–6وَلَا تُؤۡتُواْ ٱلسُّفَهَآءَ أَمۡوَٰلَكُمُ ٱلَّتِي جَعَلَ ٱللَّهُ لَكُمۡ قِيَٰمٗا وَٱرۡزُقُوهُمۡ فِيهَا وَٱكۡسُوهُمۡ وَقُولُواْ لَهُمۡ قَوۡلٗا مَّعۡرُوفٗا
وَٱبۡتَلُواْ ٱلۡيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُواْ ٱلنِّكَاحَ فَإِنۡ ءَانَسۡتُم مِّنۡهُمۡ رُشۡدٗا فَٱدۡفَعُوٓاْ إِلَيۡهِمۡ أَمۡوَٰلَهُمۡۖ وَلَا تَأۡكُلُوهَآ إِسۡرَافٗا وَبِدَارًا أَن يَكۡبَرُواْۚ وَمَن كَانَ غَنِيّٗا فَلۡيَسۡتَعۡفِفۡۖ وَمَن كَانَ فَقِيرٗا فَلۡيَأۡكُلۡ بِٱلۡمَعۡرُوفِۚ فَإِذَا دَفَعۡتُمۡ إِلَيۡهِمۡ أَمۡوَٰلَهُمۡ فَأَشۡهِدُواْ عَلَيۡهِمۡۚ وَكَفَىٰ بِٱللَّهِ حَسِيبٗا
(5) അല്ലാഹു നിങ്ങൾക്ക് ഒരു നിലനിൽപ് (മാർഗം)-ആക്കിത്തന്നിട്ടുള്ളനിങ്ങളുടെ സ്വത്തുക്കളെ നിങ്ങൾ ഭോഷൻമാർക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതിലൂടെ ധ അതുവഴി പ നിങ്ങൾ അവർക്ക് ഉപജീവനം നൽകുകയും, അവർക്ക് വസ്ത്രം നൽകുകയും ചെയ്യുവിൻ, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിൻ. (6) അനാഥകളെ നിങ്ങൾ പരീക്ഷിച്ചു നോക്കുകയും ചെയ്യുക; അങ്ങനെ, അവർ വിവാഹ (പ്രായ)ത്തിങ്കലെത്തിയാൽ, (അതെ) എന്നിട്ട് അവരിൽ നിന്ന് നിങ്ങൾ കാര്യബോധം കണ്ടറിഞ്ഞുവെങ്കിൽ അപ്പോൾ, അവരുടെ സ്വത്തുക്കൾ അവർക്കു (ഏൽപിച്ചു) കൊടുക്കുവിൻ. അമിതമായും, അവർ വലുതാകുമെന്ന് (കണ്ട്) ധൃതിപ്പെട്ടും നിങ്ങൾ അതു തിന്നുകളയരുത്. ആരെങ്കിലും ധനികനായിരുന്നാൽ അവൻ(അതുപയോഗിക്കാതെ) മാന്യത പാലിച്ചു കൊള്ളട്ടെ. ആരെങ്കിലും ദരിദ്രനായിരുന്നാൽ, അവൻ മര്യാദ പ്രകാരം തിന്നു കൊള്ളട്ടെ. എന്നാൽ, അവരുടെ സ്വത്തുക്കൾ അവർക്ക് നിങ്ങൾ (ഏൽപിച്ചു)-കൊടുക്കുമ്പോൾ, അവരുടെ മേൽ നിങ്ങൾ (അതിനു) സാക്ഷ്യപ്പെടുത്തിക്കൊള്ളുവിൻ. കണക്കു നോക്കുന്നവനായി അല്ലാഹുതന്നെമതി. (5) നിങ്ങൾ കൊടുക്കുകയും ചെയ്യരുത് الس ഭോഷന്മാർക്ക് നിങ്ങളുടെ സ്വത്തുക്കൾ ആക്കിയിട്ടുള്ളതായ ُ َّ اللها അല്ലാഹു ل َ ُ م ْ നിങ്ങൾക്ക് ഒരു നിലനിൽപ് (നിൽക്കുവാനുള്ള ഒരു താങ്ങ്) അവർക്കു നിങ്ങൾ ഉപജീവനം (ആഹാരം) നൽകുകയും ചെയ്യുവിൻ َ ا ഡ ف ِ അതിലൂടെ (അതുവഴി - അതിൽനിന്ന്) അവർക്കു വസ്ത്രവും നൽകുവിൻ, ഉടുക്കാനും കൊടുക്കുക നിങ്ങൾ പറയുകയും ചെയ്യുക ْ ُ ഠ ل َ അവരോട് ق َ و ْ لا വാക്ക് മര്യാദപ്പെട്ട, സദാചാരപരമായ (6) നിങ്ങൾ പരീക്ഷിക്കുകയും ചെയ്യുക അനാഥകളെ ح َ ت َّ ى അങ്ങനെ, വരേക്ക് അവർ എത്തിയാൽ, പ്രാപിച്ചാൽ الن ِ ّ ك َ اح َ വിവാഹത്തിങ്കൽ എന്നിട്ടു നിങ്ങൾ കണ്ടറിഞ്ഞെ (കണ്ടുതൃപ്തിപ്പെട്ടെ)ങ്കിൽ അവരിൽനിന്ന് തന്റേടം, നേർവഴി, കാര്യബോധം അപ്പോൾ നിങ്ങൾ കൊടുക്കുവിൻ, നീക്കിക്കൊടുക്കണം അവർക്ക്, അവരിലേക്ക് അവരുടെ സ്വത്തുക്കൾ അത്(-അവ) നിങ്ങൾ തിന്നുകയും അരുത് അതിരു കവിച്ചലായിട്ട് ധൃതിപ്പെട്ടും അവർ വലുതാകുന്നതിനു(-വലുതാകുമെന്നതി -നാൽ) ആരെങ്കിലും ആയിരുന്നാൽ ധനികൻ അവൻ മാന്യത പാലിക്കട്ടെ ആരെങ്കിലും ആയിരുന്നാൽ ദരിദ്രൻ, ആവശ്യക്കാരൻ എന്നാലവൻ തിന്നുകൊള്ളട്ടെ മര്യാദ (സദാചാരം - പതിവ്) അനുസരിച്ച് എന്നാൽ നിങ്ങൾ കൊടുത്താൽ(-ഏൽപിച്ചാൽ) അവർക്ക് അവരുടെ സ്വത്തുക്കൾ അപ്പോൾ നിങ്ങൾ സാക്ഷ്യപ്പെടുത്തുവിൻ അവരുടെമേൽ മതി, മതി -താനും ِ َّ اللها ِ ب അല്ലാഹു(-തന്നെ) കണക്കുനോക്കുന്നവനായിട്ട്. അനാഥകളുടെ സ്വത്തുക്കൾ അവർക്ക് വിട്ടുകൊടുക്കണമെന്ന് 2-ാം വച -നത്തിൽ പ്രസ്താവിച്ചു. അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് ഈ വചനങ്ങളിലുള്ളത്. (1) ഭോഷന്മാരായുള്ളവർക്ക് സ്വത്ത് കൈവിട്ടു കൊടുത്തുകൂടാ . യഥാർത്ഥത്തിൽ സ്വത്ത് അവരുടേതുതന്നെയാണെങ്കിലും അവർക്കു തന്റേടവും കാ ര്യബോധവുമില്ലാത്തപക്ഷം അവർക്ക് വിട്ടുകൊടുക്കുന്നത് സ്വത്തിന്റെ നാശത്തിനും ദുർവി -നിയോഗത്തിനും കാരണമാകുമല്ലോ. അനാഥകളുടെ കാര്യത്തിൽ മാത്രമല്ല, ഭ്രാന്തന്മാർ, കുട്ടികൾ മുതലായവരുടെ കാര്യത്തിലും ബാധകമാണ് ഈ വിധി. സ്വത്തിന്റെ ടമകൾ അവരാണെന്നുവെച്ച് അവർക്ക് അത് വിട്ടുകൊടുത്തുകൂടാ എന്നുള്ളതിനു കാര -ണവും അല്ലാഹു സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. "അവരുടെ സ്വത്തുക്കൾ ( 6اموال എന്നു പറയാതെ "നിങ്ങളുടെ സ്വത്തുക്കൾ ( എന്നു പറഞ്ഞതും, "നിങ്ങൾക്ക് അല്ലാഹു ഒരു നിലനില്പാക്കിത്തന്നിട്ടുള്ളത്- ( م جعل االله ّ ل എന്ന് സ്വത്തുക്കളെ വിശേഷിപ്പിച്ചിരിക്കുന്നതും നോക്കുക. സ്വത്തിന്റെ ഉടമസ്ഥത ആരുടെതായാലും അതിന്റെ നാശം മറ്റുള്ളവരെയും ബാധിക്കുന്ന നഷ്ടമാണ്; അതിന്റെ അഭിവൃദ്ധിയിൽ മറ്റുള്ളവർക്കും ഗുണവുമുണ്ടായിരിക്കും; അതുകൊണ്ട് അതിനു നാശം ഭ വിക്കുന്നതിനെപ്പറ്റി ശ്രദ്ധക്കേണ്ടചുമതല ഉത്തരവാദപ്പെട്ടവർക്കുണ്ട്; മനുഷ്യന്റെ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളിൽ ഒന്നാണ് ധനം; അത് കൈകാര്യം ചെയ്യുന്നവർ കാര്യബോധമില്ലാത്തവരായിക്കൂടാ എന്നൊക്കെയാണ് ഇതിലടങ്ങിയ സൂച -നകൾ. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം ശരിയായ മാർഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്ന പക്ഷം---ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ---അതിന്റെ സാക്ഷാൽ ഉടമസ്ഥനു പുറമെ വേറെയും പലർക്കും അതുകൊണ്ടു പ്രയോജനം സിദ്ധിക്കുന്നതാണ്. അതു നശിക്കുന്ന പക്ഷം---ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ---മറ്റു പലർക്കും അതിന്റെ ദോഷം അനുഭവപ്പെടുകയും ചെയ്യും. അൽപം ആലോചിച്ചാൽ ആർക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണിത്. അപ്പോൾ, ഭോഷന്മാർക്ക് ധനം കൈവിട്ടുകൊടുക്കുന്നത് അവരോടു മാത്രമല്ല, മറ്റുള്ളവരോടും ചെയ്യുന്ന ഒരു അനീതിയായിത്തീരുമേ ല്ലാ. (2) ഭോഷന്മാർക്ക് സ്വത്തുക്കൾ ഏൽപിച്ചു കൊടുക്കരുതെങ്കിലും തു വഴി അവരുടെ ആഹാരാദി ഉപജീവനത്തിനുള്ള വകയും, വസ്ത്രം മുതലായ ആവശ്യങ്ങളും സ്വത്തു കൈകാര്യം നടത്തുന്ന ആളുകൾ നിർവ്വഹിച്ചു കൊടുക്കണം. തിൽ രണ്ടു സൂചനകൾ കാണാം. ഒന്ന്; അവർക്ക് സ്വത്തുള്ള സ്ഥിതിക്ക് അവർക്കുവേണ്ടു ന്ന ചിലവുകൾ ആ സ്വത്തിൽനിന്നുതന്നെ ചിലവഴിക്കാവുന്നതാണ്. മറ്റുള്ളവർ അതു വഹിക്കേണ്ടതില്ല. മറ്റൊന്ന്; അവരുടെ സ്വത്തുക്കൾക്ക് തേയ്മാനവും കു റവും ബാധിക് കാത്തവിധം അതിനെ പോഷിപ്പിച്ചു വളർത്തി അതിന്റെ ആദായത്തിൽ നിന്നു നികത്തുവാൻ ശ്രമിക്കേണ്ടതാണ്. "അതിൽനിന്ന് ഉപജീവനവും വസ്ത്രവും നൽകണം.' എന്നു പറയാതെ, "അതിലൂടെ - അതുവഴി - ഉപജീവനവും വസ്ത്രവും നൽകണം' എന്നു പറഞ്ഞതിൽനിന്ന് ഇതു മനസ്സിലാക്കാം. അനാഥകൾക്ക് നന്മയുണ്ടാകുന്ന കാര്യങ്ങൾ പ്രവർത്തിക്കേണ്ടതാണെന്ന് 2:220 മുതലായ സ്ഥലങ്ങളിൽ അല്ലാഹു കൽപിച്ചിട്ടുമുണ്ടല്ലോ. (3) അവരോട് നല്ല (മര്യാദ) വാക്കു പറയണം. ഈ കൽപന റ വിശാലമായ അർത്ഥം ഉൾക്കൊള്ളുന്നതാണ്. അവരോട് അധികാര സ്വരത്തിലും ഗൗരവത്തിലും പെരുമാറാതിരിക്കുക, സൗമ്യവും സ്നേഹവും പ്രകടമാകുന്നവിധം സംസാരിക്കുക, സദുപദേശങ്ങളും സന്ദർഭോചിതമായ നിർദ്ദേശങ്ങളും നൽകുക, മനസ്സമാ -ധാനവും ആവേശവും തോന്നത്തക്ക വാക്കുകൾ പറയുക മുതലായതെല്ലാം ഇതിൽ ഉൾെ പ്പടും. യഥാർത്ഥത്തിൽ അവർ ഭോഷന്മാരാണെങ്കിലും തങ്ങളുടെ പോരായ്മ മനസ്സിലാക്കുവാൻ അവർ പ്രാപ്തരല്ലല്ലോ. അതുകൊണ്ട് ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഇഷ്ടത്തിനൊത്ത് കൈകാര്യം ചെയ്വാൻ ഞങ്ങളെ അനുവദിക്കേണ്ടതല്ലെ എന്നും മറ്റും വർ വിചാരിക്കുകയും, പറയുകയും ചെയ്തേക്കാവുന്നതാണ്. "ഇതൊക്കെ നിന്റെതാണ്, ഇതിന്റെ അഭിവൃദ്ധിക്ക് ഇന്നിന്നപ്രകാരം പ്രവർത്തിക്കുന്നത് ആവശ്യമാണ് , അതിനുവേണ്ടിയാണ് ഞാൻ ഇന്നപ്രകാരം ചെയ്യുന്നത്' എന്നിങ്ങനെയുള്ള സാന്ത്വനവാക്കുക ൾ മുഖേനയും മറ്റുമായി തങ്ങൾ അവരുടെ യഥാർത്ഥ ഗുണകാംക്ഷികളാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും. (4) അനാഥകൾക്ക് വിവാഹപ്രായം-- അവരുടെ സ്വത്ത് വിട്ടുകൊടുക്കേണ്ടത്. എന്നാൽ, അതു -വിട്ടുകൊടുക്കുന്ന പക്ഷം ശരിയായ രൂപത്തിൽ കൈകാര്യം ചെയ്വാനുള്ള പ്രാപ്തിയും തന്റേടവും എന്ന് നേരത്തെക്കൂട്ടിത്തന്നെ പരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണ്. അതിനു -വേണ്ടുന്ന പരിശീലനവും നൽകിക്കൊണ്ടിരിക്കേണ്ടതുണ്ട്. അങ്ങനെ, പ്രായപൂർത്തി അവർക്കു അതിനുള്ള പ്രാപ്തിയും കാര്യബോധവും ഉെണ്ടന്ന് കണ്ടറിഞ്ഞാൽ മാ്ര തമേ ധനം വിട്ടുകൊടുക്കേണ്ടതുള്ളൂ. ഇല്ലെന്നാണു പരീക്ഷണത്തിൽ നിന്നു വ്യക്തമാ -കുന്നതെങ്കിൽ സ്വത്തിന്റെ കൈകാര്യം പഴയപോലെ തുടരുകയും വേണം. പിന്നീട് കുറെ കഴിയുമ്പോൾ, മുൻനില മാറി ആവശ്യമായ കാര്യബോധം വന്നിട്ടുള്ളതായിക്കണ്ടാൽ പ്പോൾ വിട്ടുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ധൂർത്തടിക്കുക, ദുർവിനിയോഗം നടത്തുക, ദുർവൃത്തികളിൽ ഉപയോഗപ്പെടുത്തുക, വേണ്ടപ്പെട്ടതിലും ആവശ്യമു -ള്ളേടത്തും ചിലവഴിക്കാതിരിക്കുക മുതലായവയൊന്നും കൂടാതെ, സ്വത്തിന്റെ ഏറ്റെടുക്കുവാനുള്ള വിവേകമാണ് رشد (തന്റേടം - കാര്യബോധം) കൊണ്ടു വിവക്ഷ. ബുദ്ധിപരമായ പക്വത മാത്രം പോരാ, മതപരമായ തന്റേടം കൂടി ഇമാം ശാഫി-ഈ(-റ) മുതലായ ചില മഹാന്മാരുടെ അഭിപ്രായം . അഥവാ അതുംകൂടി ആ വാക്കിൽ ഉൾപ്പെടുന്നുവെന്നാണ് അവരുടെ പക്ഷം. വിവേകവും, -ബുദ്ധിയും, ധനം കൈകാര്യം ചെയ്യുവാനുള്ള കഴിവും ഉണ്ടായാൽ മതി എന്നത്രെ വയുള്ള അഭിപ്രായം. "പ്രായപൂർത്തി വരുക' എന്നതിന്റെ സ്ഥാനത്ത് "വിവാഹത്തിങ്കൽ എത്തുക ( بلغ النكاح ) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. പ്രായപൂർത്തി വരുമ്പോഴാണല്ലോ സ്വാഭാവികമായും വിവാഹത്തിന്റെ സന്ദർഭവും, ധനത്തിന്റെ ആവശ്യവും നേരി -ടുന്നത്. പതിനഞ്ചു വയസ്സ് പൂർത്തിയാകുക, ഇന്ദ്രിയസ്ഖലനമോ, ആർത്ത -വമോ ഉണ്ടാകുക മുതലായവ പ്രായപൂർത്തി വരുന്നതിന്റെ അടയാളങ്ങളായി ഹദീഥുകളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നു. (5) താഴെ വിവരിക്കുന്ന പ്രകാരം ഒരു മിതമായ തോതിൽ, കൈകാര്യകർത്താവിനു ആ സ്വത്തിൽ നിന്ന് ഉപയോഗിക്കുവാൻ അനുവാദമുണ്ട് എന്നല്ലാതെ, അമിതമായി വല്ലതും എടുത്തുപറ്റുകയോ ഉപയോഗിക്കുകയോ ചെയ്വാനും , അനാഥൻ വലുതായി പ്രായപൂർത്തി വരുമ്പോൾ തിരിച്ചേൽപിക്കേണ്ടിവരുമല്ലോ എന്നു കരു തി നേരത്തെത്തന്നെ വല്ലതും പാട്ടിലമർത്തിവെക്കുവാനോ പാടില്ലാത്തതാകുന്നു. അനാഥകളുടെയും, അബലകളുടെയും സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുന്നവരിൽ സാധാരണ ഉണ്ടാകാറുള്ള ദോഷങ്ങളാണിതൊക്കെ. അതുകൊണ്ടാണ് അല്ലാഹു ഇക്കാര്യം ഇത്രയും വിശദമായി ഉണർത്തുന്നത്. എന്നാൽ, കൈകാര്യം നടത്തുന്നവന് ആ സ്വത്തിൽനിന്നു എത്രകണ്ടു ഉപയോഗിക്കാം - അല്ലെങ്കിൽ ഉപയോഗിച്ചുകൂടാ - എന്ന് അല്ലാഹു കണിശമായൊന്നും പ്രസ്താവിച്ചിട്ടില്ല. ധനികനാണെങ്കിൽ അവൻ മാനവും മാന്യതയും പാലിച്ചു കൊള്ളേണ്ടതാണ് ( ستعففومن كان غنيا فل ) എന്നും, ദരിദ്രനാണെങ്കിൽ അവൻമര്യാദയനുസരിച്ചുതിന്നു---ഉപയോഗിച്ചു---കൊള്ളട്ടെ ( فوومن كان فقيرا فليأ كل بالم ) എന്നും പറഞ്ഞു മതിയാക്കിയിരിക്കുകയാണ്. ധനികനു തന്റെ ആവശ്യങ്ങൾക്കുള്ള വക തന്റെ പക്കലുണ്ടാകുന്നതുകൊണ്ടും, അനാഥകളുടെ കൈകാര്യം നടത്തുന്നതിന്റെ പേരിൽ അവരുടെ സ്വത്തിൽനിന്നു വല്ലതും എടുത്തു പറ്റുന്നത് മാനത്തിനും മര്യാദക്കും യോജിച്ചതല്ലാത്തതുകൊണ്ടും അവൻ അതിൽ നിന്ന് ഒന്നും പറ്റാതിരിക്കുകയാണ് വേണ്ടത്. ദരിദ്രനാകുമ്പോൾ, തന്റെ അത്യാവശ്യങ്ങൾക്ക് അവന് വേറെ മാർഗം ഉണ്ടായിരിക്കില്ല. ആ സ്വത്തിന്റെ കൈകാര്യത്തിൽ അവന്റെ സമയവും അദ്ധ്വാനവും വിനിയോഗിക്കേണ്ടതുമുണ്ട്. അതുകൊണ്ട് സാധാരണ നിലക്ക് വളരെ അത്യാവശ്യമായ തോതിൽ മാത്രം അവനു അതിൽനിന്ന് എടുത്തുപയോഗിക്കാം എന്നത്രെ മൊത്തത്തിൽ ഇപ്പറഞ്ഞതിന്റെ സാരം. ഓരോരുത്തന്റെ ധന്യത , ദാരിദ്യ്രം, അനാഥയുടെ സ്വത്തിന്റെ തോത് ആദിയായവയുടെ ഏറ്റക്കുറവനുസരിച്ചു കൈകാര്യകർത്താക്കൾക്ക് ഉപയോഗിക്കാവുന്നതിന്റെ അളവും വ്യത്യാസപ്പെടുമെന്നു പ്രത്യേകം പറയേണ്ടതില്ല. ഉപയോഗിക്കുക എന്ന അർത്ഥത്തിൽ اكل (തിന്നുക) എന്നും, സാധാരണ പതിവുകൾക്കും സദാചാര നടപടികൾക്കും അനുസരിച്ചു മര്യാദയായി ഗണിക്കപ്പെടുന്നത് എന്ന ഉദ്ദേശത്തിൽ فوم (മര്യാദപ്പെട്ടത്) എന്നും ഉപയോഗിക്കാറുള്ളതിനെപ്പറ്റി മുമ്പ് ഒന്നിലധികം സ്ഥലത്തുവെച്ചു നാം ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. ദരിദ്രനാണെങ്കിൽ മര്യാദയനുസരിച്ചു ഉപയോഗിക്കാം എന്നു പറഞ്ഞതിന്റെ താൽപര്യം പലരും പല പ്രകാരത്തിൽ വിശദീകരിച്ചു കാണാം. ആ സ്വത്തിൽനിന്നു അവന്റെ ആവശ്യത്തിന് കടം എടുക്കാം. കഴിവുണ്ടാകുമ്പോൾ കൊടുത്തു വീട്ടുകയും വേണം എന്നു ചിലർ. വിശപ്പടക്കുവാനും, നഗ്നത മറക്കുവാനും വേണ്ടത് എടുക്കാമെന്നു വേറെ ചിലർ. സ്വത്തിന്റെ വരുമാനത്തിൽനിന്ന് സ്വന്തം ആവശ്യങ്ങൾ നിർ വ്വഹിക്കാം. മൂലധനത്തിൽ നിന്നു എടുത്തുകൂടാ എന്നു വേറെ ചിലർ. മൂലധനത്തിൽ നിന്നുതന്നെയും അത്യാവശ്യങ്ങൾ നിറവേറ്റാം - അതു മൂലം സ്വത്ത്ക്രമേണ നഷ്ടെ പ്പട്ടാലും വിരോധമില്ല---എന്നുവരെ ചിലർക്കഭിപ്രായമുണ്ട്. ഈ അഭിപ്രായങ്ങളും അവക്ക് ആസ്പദമായ ചില രിവായത്തുകളും ഉദ്ധരിച്ചശേഷം, അനിവാര്യമായ ഘട്ടത്തിൽ അനാഥയുടെ സ്വത്തിൽ നിന്നു കടമായി എടുക്കാമെന്ന അഭിപ്രായത്തിനാണ് ഇബ്നുജരീർ (-റ) മുൻഗണന നൽകിയിരിക്കുന്നത്. അനാഥയുടെ സ്വത്തിൽ അതിന്റെ നന്മയനുസരിച്ചേ കൈകാര്യം ചെയ്വാൻ പാടുള്ളൂ. കൈകാര്യക്കാരൻ ആ സ്വത്തിന്റെ ടമസ്ഥനല്ല, അനാഥനായാലും അല്ലെങ്കിലും അന്യന്റെ സ്വത്തിൽ ക്രമക്കേടുകളൊന്നും വരുത്തുവാൻ പാടില്ല എന്നതൊക്കെ തർക്കമറ്റ കാര്യങ്ങളാണല്ലോ എന്ന് അദ്ദേഹം പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്യുന്നു. അവന്റെ അദ്ധ്വാനത്തിന്റെ മര്യാദക്കൂലിയും, അവന്റെ ആവശ്യത്തിന്റെ തോതും നോക്കുമ്പോൾ അവയിൽ ഏതാണ് കുറവെങ്കിൽ അതവ നു ഉപയോഗിക്കാമെന്നാണ് ഫുക്വഹാക്കളുടെ അഭിപ്രായമെന്നും, അവനു കഴിവുണ്ടാകുമ്പോൾ, അവൻ എടുത്തുപയോഗിച്ചത് മടക്കിക്കൊടുക്കേണമോ എന്നതിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇബ്നുകഥീർ(-റ) ചെയ്തിരിക്കുന്നത്. മടക്കിക്കൊടുക്കേണ്ടതില്ല എന്ന അഭിപ്രായത്തിനാണ് അദ്ദേഹത്തിന്റെ അടുക്കൽ മുൻഗണനയുള്ളത് എന്നത്രെ അദ്ദേഹം അവിടെ ഉദ്ധരിച്ച രിവായത്തുകളിൽ നിന്നും മറ്റും മനസ്സിലാകുന്നത്. ملعأ ّ اللها എല്ലാ അഭിപ്രായങ്ങളും പരിശോധിച്ചാൽ, അത്യാവശ്യങ്ങൾക്കു വേണ്ടി കഴിയുന്നത്ര ചുരുങ്ങിയ തോതിൽ അവന് എടുത്തുപയോഗിക്കാം , സ്വത്തിന് നാശം ഭവിക്കാതിരിക്കുവാൻ പരമാവധി ശ്രമിക്കുകയും വേണം എന്ന തത്വത്തിൽ അവയെല്ലാം ഊന്നി നിൽക്കുന്നതായി മനസ്സിലാക്കാം. (6) സ്വത്ത് വിട്ടുകൊടുക്കുമ്പോൾ അതിനെ സാക്ഷ്യപ്പെടുത്തേണ്ടതാണ്. പിന്നീട് വല്ല ആരോപണവും വരാതിരിക്കുവാനുള്ള ഒരു മുൻ കരുതലാണിത്. സ്വത്ത് സത്യസന്ധമായി കൈകാര്യം ചെയ്യപ്പെട്ടിരുന്നാലും വല്ല ആരോപണവും വ രുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടുവാൻ രേഖ വേണമല്ലോ. അല്ലാഹുവിന്റെ ഈ നിർ ദ്ദേശം പ്രധാനമായും കൈകാര്യക്കാരന്റെ നന്മയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു. രഖയും തെളിവും എങ്ങിനെയായിരുന്നാലും ശരി, കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങിനെയൊ -ക്കെയാണ് കയ്യാളപ്പെട്ടത്, അതിൽ എത്രകണ്ട് സത്യവും കൃത്യവും പാലിക്കപ്പെട്ടി -ട്ടുണ്ട് എന്നും മറ്റും അല്ലാഹുവിനു ശരിക്കും അറിയാം. അതിനെപ്പറ്റി അവൻ കണക്ക് ചോ ദിക്കുകയും ചെയ്യും. അത് ഓർമയിലിരിക്കണം എന്നൊക്കെയാണ് അവസാനം അല്ലാഹു ഓർമിപ്പിക്കുന്നത്. ( ابيسح ّ اللهاب ىفكو ) ധനമോഹം തീരെയില്ലാത്ത ശുദ്ധഹൃദയനും, ത്യാഗിവര്യനുമായിരുന്ന ഒരു സ്വഹാബിയായിരുന്നു അബൂദർറ്(-റ). അദ്ദേഹത്തോട് നബി പറയുകയുണ്ടായി: "അബൂദർ- -റേ, ഞാൻ തന്നെ ഒരു ദുർബ്ബലനായി കാണുന്നു. എനിക്കു ഞാൻ ഇഷ് ടപ്പെടുന്നത് തനിക്കും ഞാൻ ഇഷ്ടപ്പെടുന്നു. രണ്ടാളുടെമേൽ താൻ അധികാരമേൽക്കരുത്. ഒരനാഥയുടെ സ്വത്തും താൻ കൈകാര്യം ചെയ്യുകയും അരുത്.' (മു.) അന്യന്റെ - പ്രത്യേകിച്ചും അനാഥകളുടെ - സ്വത്ത് കൈകാര്യം നടത്തുന്നവർ സത്യസ -ന്ധരായാൽ മാത്രംപോരാ, വേണ്ടതുപോലെ കൈകാര്യം നടത്തുവാനുള്ള പ്രാപ്തിയും കഴിവും ഉള്ളവർകൂടി ആയിരിക്കണമെന്നാണ് ഇതുവഴി നബി പഠിപ്പിക്കുന്നത്.
4:7لِّلرِّجَالِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَآءِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِيبٗا مَّفۡرُوضٗا
(7) മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചുപോയതിൽ (സ്വത്തിൽ) നിന്ന് പുരുഷൻമാർക്ക് ഓഹരിയുണ്ട്; മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതിൽ (സ്വത്തിൽ) നിന്ന് സ്ത്രീകൾക്കും ഓഹരിയുണ്ട്; അതായത്, അതിൽ നിന്ന് കുറഞ്ഞതോ, അധികരിച്ചതോ, ആയതിൽ നിന്നു (എല്ലാം തന്നെ); (അത്) നിർണയം ചെയ്യപ്പെട്ട ഒരോഹരി. (7) പുരുഷന്മാർക്കുണ്ട് ن َ ص ِ يب ٌ ഓഹരി, വിഹിതം, പങ്ക് വിട്ടുപോയ (ഉപേക്ഷിച്ച) തിൽനിന്ന് മാതാപിതാക്കൾ و َ الأق അടുത്ത കുടുംബങ്ങളും സ്ത്രീകൾക്കുമുണ്ട് ن َ ص ِ يب ٌ ഓഹരി വിട്ടുപോയതിൽ നിന്ന് മാതാപിതാക്കൾ و َ الأق അടുത്ത കുടുംബങ്ങളും ق َ لَّ م ِ م َّ ا കുറഞ്ഞതിൽനിന്ന് م ِ ن ْ ه ُ അതിൽ നിന്ന് അല്ലെങ്കിൽ -അധികരിച്ച(-തിൽ നിന്ന്) ഓഹരി, ഓഹരിയായിട്ട് നിർണയം (നിശ്ചയംനിർബ്ബന്ധം) ചെയ്യപ്പെട്ട. അനാഥകളെയും സ്ത്രീകളെയും സംബന്ധിക്കുന്ന ചിലതെല്ലാം പ്ര സ്താവിച്ചശേഷം അനന്തരാവകാശനിയമങ്ങളെക്കുറിച്ചു വിവരിക്കുക -യാണ്. വിഷയത്തിൽ പ്രവേശിക്കും മുമ്പായി അനന്തരാവകാശ വിഷയത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന ചില അടിസ്ഥാനതത്വങ്ങൾ അല്ലാഹു ഈ വചനം മുഖേന പഠിപ്പിക്കുന്നു. തുടർ ന്നുള്ള മൂന്ന് വചനങ്ങളിൽ ബന്ധപ്പെട്ട മറ്റു ചില നിർദ്ദേശങ്ങളും നല്കുന്നുണ്ട്. അതിനുശേഷം 11-ാം വചനം മുതൽക്കാണ് വിഷയം വിശദീകരിക്കുന്നത്. ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് അറബികൾക്കിടയിൽ ചില പിൻതുടർച്ചാവകാശ സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നുവെങ്കിലും അക്രമവും അനീതിയും കലർന്നതായിരുന്നു അവ. പ്രസ്തുത അനീതികളും അക്രമങ്ങളും തുടച്ചുനീക്കി വ്യവസ്ഥിതവും നീതിയുക്തവുമായ ഒരു ദായക നിയമസംഹിത അവതരിപ്പിക്കുകയാണ് ക്വുർ-ആൻ ചെയ്യുന്നത്. അനന്തരാവകാശ നിയമങ്ങൾ വിസ്തരിച്ചു വിവരിച്ചതുപോലെ അത്ര വിശദമായി മറ്റു നിയമവശങ്ങളൊന്നും ക്വുർ-ആനിൽ വിവരിക്കെ പ്പട്ടു കാണുകയില്ല. അനുഷ്ഠാന നിയമങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാൽ അഭിപ്രായ വ്യത്യാസം ഏറ്റവും കുറവുള്ള അദ്ധ്യായം അനന്തരാവകാശത്തിന്റെതായിരിക്കു -വാനുള്ള കാരണവും അതുതന്നെ. അനന്തര സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം മനസ്സിരുത്തേണ്ടതും, 11-ാം വചനം വരെയുള്ള വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചതുമായ തത്വോപദേശങ്ങൾ ശരിക്കു ഗ്രഹിക്കുകയും, പാലിക്കുകയും ചെ യ്യുന്നതിൽ സമുദായം വളരെ അലസത കാണിക്കുന്നുവെന്നുള്ളത് വളരെ ഖേദകരമായ ഒരു പരമാർത്ഥമാകുന്നു-. ഈ അലസതയെ കഴിയുന്നത്ര ചൂഷണം ചെയ്തുകൊണ്ടാണ് " പുരോഗമനാശയക്കാരെ'ന്നു സ്വയം അവകാശപ്പെടുന്ന വക്ര -മനഃസ്ഥിതിക്കാരായ ചില ആളുകൾ ഈ അടുത്തകാലത്ത് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ സംബ -ന്ധിച്ച് പുതിയ ചില ആശയ -ക്കുഴപ്പങ്ങൾ ഇറക്കുമതി ചെയ്വാനിടയായത്. ജാഹിലിയ്യാകാലത്ത് അനന്തര സ്വത്തുക്കളുടെ കൈകാര്യത്തിൽ നടന്നിരുന്ന മിക്ക അഴിമതികളും ഇന്നു മുസ്ലിം സമുദായത്തിലും കടന്നു ഒരു പരമാ ർത്ഥമാണ്. അല്ലാഹു സമുദായത്തിനു തന്റേടം നൽകട്ടെ. ആമീൻ. അനന്തരാവകാശ ക്രമത്തിന്റെ അടിസ്ഥാനതത്വങ്ങളായി ഈ വചനത്തിൽ അല്ലാഹു പ്രസ്താവിച്ച കാര്യങ്ങൾ ഇവയാകുന്നു:- (1) പുരുഷനും സ്ത്രീക്കും - ആണിനും പെണ്ണിനും - സ്വത്തിൽ നിശ്ചിത അവകാശമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും സ്വത്തവകാശം നൽകുക ജാഹിലിയ്യത്തിൽ പതിവുണ്ടായിരുന്നില്ല. യുദ്ധം ചെയ്വാനും നാട്ടിനുവേണ്ടി ചെറുക്കുവാനും കഴിവുള്ളവർക്കേ സ്വത്ത് വേണ്ടതുള്ളൂ എന്നായിരുന്നു അതിനുള്ള അവരുടെ ന്യായം. ഈ സ മ്പ്രദായത്തെ ഖണ്ഡിച്ചുകൊണ്ടാണ് "പുരുഷന്മാർക്കും ഓഹരിയുണ്ട്, സ്ത്രീകൾക്കും ഓഹരിയുണ്ട്, എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. സ്ത്രീകളായ അവകാശികൾക്ക് നിയമ പ്രകാരമുള്ള ഓഹരി ന ൽകാതെ തുച്ഛം വല്ലതും കൊടുത്തുതൃപ്തിപ്പെടുത്തി ബാക്കിയെല്ലാം പുരുഷന്മാർ പങ്കിട്ടെടുക്കുന്ന പതിവ് പല കുടുംബങ്ങളിലും ഇക്കാലത്തും കാണാവുന്നതാണ്. അല്ലാഹുവിന്റെ നിയമത്തെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പുതിയ ജാഹിലിയ്യാ സമ്പ്രദായമാണിത്. (2) സ്വത്തുടമ വിട്ടേച്ചുപോകുന്ന അയാൾ മരണപ്പെടുമ്പോൾ ബാക്കിയായി അവശേഷിക്കുന്ന - സ്വത്തിനു മാത്രമാണ് അനന്തരാവകാശ -നിയമം ബാധകമാകുന്നത്. ഒരാളുടെ മരണത്തിനുമുമ്പ് അയാളുടെ സ്വത്തിൽ (സ -കാത്ത്, കടം മുതലായവയല്ലാതെ) കുടുംബങ്ങൾക്കോ മറ്റോ ഒരു നിശ്ചിത അവകാശം ഒന്നുംതന്നെയില്ല. സ്വത്തുടമയുടെ മരണം നിമിത്തം അയാൾ വിട്ടേച്ചുപോകുന്ന സ്വത്തി ൽ മാത്രമാണ് അവകാശമുള്ളതെന്ന് വരുമ്പോൾ, അയാളുടെ മുമ്പ് മരണപ്പെട്ടു -പോയ ഒരാൾക്കും - അവർ എത്രതന്നെ അടുത്ത ബന്ധമുള്ളവരായിരുന്നാലും - ആ സ്വത്തിന് അവകാശമില്ലെന്നു സ്പഷ്ടമാണ്. നേരെമറിച്ച് സ്വത്തുടമയുടെ മരണത്തിനുശേഷം ഏതെങ്കിലും ഒരവകാശി മരിച്ച ഉടനെത്തന്നെ ആയാ ലും ശരി - അയാളുടെ അവകാശം ഇല്ലാതാകുന്നതുമല്ല. അയാളുടെ ഓഹരി അയാ -ളുടെ അവകാശികൾക്ക് നൽകപ്പെടുമെന്നുമാത്രം. (3) വിട്ടേച്ചുപോയ സ്വത്തിലെല്ലാം നിയമം ബാധകമാകും. നാണ -യമെന്നോ, അല്ലാത്തതെന്നോ, ഇളകുന്ന വസ്തുക്കളെന്നോ, അല്ലാത്തവയെന്നോ മറ്റോ ഉള്ളവ്യത്യാസമൊന്നുമില്ല. അവൻ വിട്ടേച്ചുപോയതെന്തോ അതിൽനിന്ന് എന്നാണല്ലോ അല്ലാഹു പറഞ്ഞ വാക്ക്. ചില സമുദായങ്ങൾക്കിടയിലും ചില കുടുംബങ്ങൾക്കിടയിലും നടപ്പുള്ളതുപോലെ മരണപ്പെട്ടവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ആയുധങ്ങൾ മുതലായ ചില പ്രത്യേക ഉപകരണങ്ങൾ മൂത്ത മക്കൾക്കും, അദ്ദേഹം താമസിച്ചിരുന്ന വീട് ഇളയ മക്കൾക്കും അവകാശപ്പെട്ടതാണ് എന്നിങ്ങിനെയുള്ള പ്രത്യേക നിയമങ്ങളൊന്നും ഇസ്ലാമിലില്ല. അവകാശികൾ പരസ്പരം തൃപ്തിപ്പെട്ട് ഇന്നതു ഇന്നവർക്കു വിട്ടുകൊടുക്കാമെന്ന് നിശ്ചയിക്കുന്നതിന് വിരോധമില്ല. ചില സന്ദർഭങ്ങളിൽ അത് വളരെ നന്നായിരിക്കുകയും ചെയ്യും. (4) മരണപ്പെട്ട ആളുടെ മക്കളോ അടുത്ത കുടുംബങ്ങളോ ആയിരിക്കുക എന്നുള്ളതിൽ നിന്നാണ് സ്വത്തവകാശത്തിനുള്ള അർഹത ഉൽഭവിക്കുന്നത്. "മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടുപോയ സ്വത്തിൽനിന്ന്' എന്നു പറഞ്ഞതിൽനിന്ന് ഇതു മനസ്സിലാക്കാം. ഭാര്യാഭർത്താക്കളെ സംബന്ധിച്ചിടത്തോളം, ചിലരുടെ അഭിപ്രായപ്രകാരം അവരും അടുത്ത ബന്ധുക്കളിൽ ഉൾപ്പെടുന്നുവെന്ന് പറയാം. ഇല്ലെങ്കിൽതന്നെയും, അവകാശികളുടെ കൂട്ടത്തിൽ ഭാ ര്യാഭർത്താക്കളെ പ്രത്യേകം അല്ലാഹു ഉൾപ്പെടുത്തിയിട്ടുള്ളതിൽനിന്ന് ഭാര്യാഭർത്തൃ ബന്ധവും സ്വത്തവകാശത്തിനുള്ള അർഹത നൽകുന്നതാണെന്ന് വ്യക്തമാണ്. ഏതായാലും - ചില യുക്തിവാദക്കാരുടെ സംസാരങ്ങളിൽ പ്രകടമാകുന്നതുപോ ലെ - ദാരിദ്യ്രത്തിന്റെയോ അവശതയുടെയോ കാരണം കൊണ്ടല്ല അനന്തരസ്വത്തിൽ അവകാശം ല ഭിക്കുന്നത്. ദരിദ്രനെന്നോ ധനികനെന്നോ ഉള്ള വ്യത്യാസം അതിൽ പരിഗണിക്ക -പ്പെടുന്നില്ല. മരണപ്പെട്ട ആളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അത്. ദരിദ്രന്മാരെയും പാവങ്ങളെയും ഉദ്ദേശിച്ചുള്ള നിയമനടപടികൾ വേറെത്തന്നെ ഇസ്ലാമിലുണ്ട്. ചിലതൊക്കെ അടുത്ത വചനങ്ങളിൽതന്നെ വരുന്നുമുണ്ട്. കൂടുതൽ അടുത്ത ബന്ധമുള്ളവർ നിലവിലുള്ളപ്പോൾ, അവരെക്കാൾ അകന്ന ബന്ധമുള്ളവർക്ക് അവകാശം നഷ്ടപ്പെടുന്നതിലുള്ള തത്വം ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാ -മല്ലോ. പുത്രനുള്ളപ്പോൾ പൗത്രന്നും, സഹോദരനുള്ളപ്പോൾ സഹോദരപുത്രന്നും അവകാശമില്ലാതാകുന്നതുമൊക്കെ ഈ അടിസ്ഥാനത്തിലാണ്. (5) സ്വത്തിന്റെ ഏറ്റക്കുറവു പരിഗണനീയമല്ല. വളരെക്കുറച്ചുമാത്രമായാലും ധാരാളക്കണക്കിലുണ്ടായിരുന്നാലും അവകാശത്തിന്റെ തോത് പാലെത്തന്നെ. لَّ م ِ م َّ ا (കുറഞ്ഞതിൽനിന്നോ അധികരിച്ചതിൽ നിന്നോ) എന്നാണല്ലൊ അല്ലാഹു പറഞ്ഞത്. ഭാഗിക്കുവാൻ സാധിക്കാത്തവിധം തുച്ഛമായി -രുന്നാൽ അവകാശികൾ വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് വല്ല തീരുമാനവും ഉണ്ടാക്കാമെന്നല്ലാതെ, അക്കാരണം കൊണ്ട് ആരുടെയും അവകാശം നഷ്ടപ്പെടുകയില്ല. പക്ഷേ, മരണപ്പെട്ടവന്റെ കടവും, നിയമാനുസൃതമായ വസ്വിയ്യത്തും കഴിച്ചു ബാക്കി മാ്ര തമേ അവകാശികൾക്കുള്ളൂ എന്ന് അല്ലാഹുതന്നെ താഴെ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട് . (6) ഓരോ അവകാശിക്കുമുള്ള ഓഹരി എത്രയാണെന്ന് അല്ലാഹു നി ർണയിച്ചു കഴിഞ്ഞിട്ടുണ്ട്. അതിൽ എന്തെങ്കിലും ഭേദഗതിയോ മാറ്റത്തിരുത്തലൊ ചെയ്വാൻ ആർക്കും അധികാരമില്ല; അവൻ നിശ്ചയിച്ച വിഹിതം ഓരോരുത്തർ ക്കും വകവെച്ചുകൊടുക്കൽ നിർബ്ബന്ധമാണ് എന്നത്രെ (നിർണയം ചെയ്യപ്പെട്ട ഓഹരി) എന്ന വാക്യത്തിന്റെ താൽപര്യം. സ്ത്രീപുരുഷ സമത്വവാദത്തിന്റെ പേരിലൊ ദാരിദ്യ്രത്തിന്റെയും ബുദ്ധിമുട്ടിന്റെയും പേരിലോ മറ്റേതെങ്കിലും ന്യായത്തിന്റെ പേരിലൊ അല്ലാഹു നിർണയിച്ച വിധിയിൽ മാറ്റം വരുത്തുവാൻ വ്യക്തികൾക്കോ ഭരണകൂടത്തിനോ ഒരുകാലത്തും അവകാശമുണ്ടായിരിക്കയില്ല.
4:8–10وَإِذَا حَضَرَ ٱلۡقِسۡمَةَ أُوْلُواْ ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينُ فَٱرۡزُقُوهُم مِّنۡهُ وَقُولُواْ لَهُمۡ قَوۡلٗا مَّعۡرُوفٗا
وَلۡيَخۡشَ ٱلَّذِينَ لَوۡ تَرَكُواْ مِنۡ خَلۡفِهِمۡ ذُرِّيَّةٗ ضِعَٰفًا خَافُواْ عَلَيۡهِمۡ فَلۡيَتَّقُواْ ٱللَّهَ وَلۡيَقُولُواْ قَوۡلٗا سَدِيدًا
إِنَّ ٱلَّذِينَ يَأۡكُلُونَ أَمۡوَٰلَ ٱلۡيَتَٰمَىٰ ظُلۡمًا إِنَّمَا يَأۡكُلُونَ فِي بُطُونِهِمۡ نَارٗاۖ وَسَيَصۡلَوۡنَ سَعِيرٗا
(8) (സ്വത്ത്) ഭാഗം ചെയ്യുന്നിടത്ത് കുടുംബക്കാരും, അനാഥകളും, സാധുക്കളും ഹാജറുണ്ടായാൽ, അതിൽ നിന്ന് അവർക്കു നൽകുകയും, അവരോട് (നല്ല) മര്യാദപ്പെട്ട വാക്കു പറയുകയും ചെയ്യുവിൻ. (9) തങ്ങളുടെ പിന്നിൽ ദുർബ്ബലരായ സന്താനങ്ങളെ വിട്ടേച്ചു പോയിരുന്നാൽ അവരെപ്പറ്റി ഭയപ്പെടുന്നവർ പേടിച്ചുകൊള്ളുകയും ചെയ്യട്ടെ; (അതെ) അപ്പോൾ അവർ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ; ചൊവ്വായ വാക്ക് അവർ പറയുകയും ചെയ്യട്ടെ. (10) നിശ്ചയമായും, അനാഥകളുടെ സ്വത്തുക്കളെ അക്രമമായി തിന്നുന്നവർ, അവരുടെ വയറുകളിൽ അവർ തിന്നു(-നിറക്കു)-ന്നത് അഗ്നി മാത്രമാകുന്നു. കത്തിജ്ജ്വലിക്കുന്ന നരകത്തിൽ വഴിയെ അവർ (കടന്ന്) എരിയുകയും ചെയ്യും. (8) ഹാജരായാൽ, സന്നിഹിതരായാൽ ഭാഗത്തിങ്കൽ, ഭാഗിക്കുന്നേടത്ത്, ഓഹരിക്കൽ കുടുംബക്കാർ, കുടുംബബന്ധമുള്ളവർ അനാഥകളും സാധുക്കളും, പാവങ്ങളും എന്നാലവർക്ക് നിങ്ങൾ കൊടുക്കുവിൻ م ِ ن ْ ه ُ അതിൽനിന്ന് നിങ്ങൾ പറയുകയും ചെയ്യുവിൻ ْ ُ ഠ ل َ അവരോട് ق َ و ْ لا വാക്ക് മര്യാദപ്പെട്ട (നല്ല) (9) പേടിച്ചും കൊള്ളട്ടെ ا ّ َ ِ ين َ യാതൊരു കൂട്ടർ തങ്ങൾ വിട്ടുപോയിരുന്നാൽ -തങ്ങളുടെ പിന്നിൽ, പിന്നാലെ സന്താനങ്ങളെ ദുർബ്ബലരായ, ബലഹീനരായ خ َ اف ُ وا അവർ ഭയപ്പെടും (ഭയം തോന്നും) അവരെപ്പറ്റി اللها അപ്പോൾ(അതിനാൽ) അവർ അല്ലാഹുവിനെ സൂക്ഷിക്കട്ടെ അവർ പറയുകയും ചെയ്യട്ടെ ചൊവ്വായ വാക്ക് (10) നിശ്ചയമായും യാതൊരു കൂട്ടർ അവർതിന്നും സ്വത്തുക്കളെ അനാഥകളുടെ അക്രമമായി അവർ തിന്നുക മാത്രം ചെയ്യുന്നു, തീർച്ചയായും തിന്നുന്നു م ْ في ِഋب ُ ط ُ و അവരുടെ വയറുകളിൽ (നിറയെ) ن َ ار ً ا അഗ്നി, അഗ്നിമാത്രം -വഴിയെ അവർ കടന്നെരിയുകയും ചെയ്യും കത്തിജ്ജ്വലിക്കുന്ന നരകത്തിൽ ഈ മൂന്നു വചനങ്ങളിൽ ഒന്നാമത്തേത് അനന്തരാവകാശികളെ ഭിമുഖീകരിച്ചുള്ളതാകുന്നു. അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദർഭത്തിൽ, നിശ്ചിത അവകാശമൊന്നും ലഭിക്കാത്തവരായ കുടുംബങ്ങളോ, അനാഥകളോ, സാധുക്കളോ ഉണ്ടായിരുന്നാൽ അവർക്ക് അതിൽ നിന്ന് കുറേശ്ശെ കൊടുത്ത് നല്ല വാക്കും പറഞ്ഞ് സന്തോഷിപ്പിച്ചു വിടണം എന്ന് സാരം. ഭാഗം കഴിയുന്നതിനു മുമ്പ് അവകാശികൾ തമ്മിൽ കൂടിയാലോചിച്ചു മൂലധനത്തിൽ നിന്നോ, ഭാഗിച്ചെടുത്തു കഴിഞ്ഞ ശേഷം അവരവർക്കു കിട്ടിയ ഓഹരികളിൽ നിന്നോ ഈ കടമ നിർവ്വഹിക്കാം. ഇതൊരു നിർബന്ധ നിയമമല്ലെന്നും, പുണ്യപ്പെട്ട ഒരു ഐച്ഛിക നിയമമാണെന്നുമാണ് പൺഡിതന്മാരി ൽ ഒരു പക്ഷത്തിന്റെ അഭിപ്രായം. അതല്ല, യഥാർത്ഥത്തിൽ ഇതൊരു നിർബന്ധ കൽപന തന്നെയാണ് - പക്ഷേ, കാലക്രമേണ ജനങ്ങൾ അത് പാലിക്കാതെ ഉദാസീനത പ്പാരുകയാണ് ചെയ്യുന്നത് - എന്നത്രെ മറ്റൊരു പക്ഷക്കാരുടെ അഭിപ്രായം. ഈ ഭിപ്രായത്തിനാണ് പല നിലക്കും ന്യായം കാണുന്നത്. (അല്ലാഹുവിനറിയാം) ഇന്ന ത്തെ സ്ഥിതിസമത്വവാദത്തിന്റെ (സോഷ്യലിസത്തിന്റെ) പേരിൽ ഇസ്ലാമിലെ ചില അനന്തരാവകാശ നിയമങ്ങളെ വിമർശിക്കുന്നവർ ഈ കൽപന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടഭിപ്രായങ്ങളിൽ ഏതു സ്വീകരിച്ചാലും ശരി, സ്വത്ത് ഭാഗം നടക്കുമ്പോൾ മേൽപറഞ്ഞവരാരെങ്കിലും - സ്വത്തിന്റെ നി ലപാടും, അവകാശികളുടെ പൊതു നിലയും പരിഗണിച്ചുകൊണ്ട്് - അവർക്ക് റശ്ശെയെങ്കിലും കൊടുത്തു സന്തോഷിപ്പിക്കുകയും, "അധികമൊന്നും കാണ്ടാണ് കൂടുതൽ തരുവാൻ കഴിയാത്തത്, ഞങ്ങളും തിടുക്കക്കാർ തന്നെയാണ്' എന്നിത്യാദി നല്ല വാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. അവകാശികൾക്ക് തങ്ങളുടെ യത്നം കൂടാതെ ലഭിക്കുന്നതാണല്ലോ അനന്തരാവകാശം. ആ സ്ഥിതിക്ക് അവർ പ്രത്യേക ഔദാര്യം കാണിക്കേണ്ടിയിരിക്കുന്നു. കൃഷിയിടങ്ങളി ൽനിന്നോ, തോട്ടങ്ങൾ മുതലായവയിൽ നിന്നോ വിളവെടുക്കുന്ന അവസരങ്ങളിൽ ഇതു -പോലെ, ബന്ധപ്പെട്ടവരും സാധുക്കളും ഹാജരുണ്ടാകുമ്പോൾ അവർക്കും ഇപ്രകാരം വല്ല -തുമൊക്കെ കൊടുത്തു തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വളരെ നല്ലൊരു വഴക്കമ ത്രെ ഇത്. ഈ വഴക്കത്തിൽനിന്ന് ഒഴിഞ്ഞു മാറുകയും, തന്ത്രപൂർവ്വം സാധുക്കളെ അറിയി -ക്കാതെ അവരുടെ കണ്ണുവെട്ടിച്ച് വിളവെടുക്കുവാൻ പരിപാടിയിടുകയും ചെയ്ത ഒരു തോട്ടക്കാർക്കു പിണഞ്ഞ ആപത്തിന്റെ കഥ സൂറഃ ക്വലമിൽ അല്ലാഹു വിവരിച്ചതു കാണാം. അതിവിടെ ഓർക്കത്തക്കതാകുന്നു. രണ്ടാമത്തെ വചനത്തിന്റെ താൽപര്യം ഒന്നിലധികം പ്രകാരത്തിൽ വ്യാ ഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ ഏതു സ്വീകരിച്ചാലും പ്രധാനമായ ഒരു തത്വമാണതിൽ അടങ്ങിയിരിക്കുന്നത്. (1) തങ്ങൾ മരണപ്പെട്ടുപോയാൽ തങ്ങളുടെ മക്കൾ മുതലായ അവകാ -ശികൾ ദുർബ്ബലരും നിസ്സഹായരുമായിപ്പോയേക്കുമെന്ന് ആശങ്കയുള്ളവർേ നരത്തെതന്നെ അക്കാര്യത്തിൽ മുൻകരുതൽ എടുത്തിരിക്കേണ്ടതാണ് എന്നത്രെ അവയിൽ ഒന്ന്. അതായത്, അങ്ങനെയുള്ളവർ സ്വത്തു മുഴുവനുമോ, അതിൽ നിന്നു കാര്യമാ യ വല്ലഭാഗമോ മറ്റു വിഷയങ്ങളിൽ ചിലവഴിക്കുകയോ, വസ്വിയ്യത്ത് ചെയ്തുവെക്കുകയോ ചെയ്യാതെ അവകാശികൾക്കുവേണ്ടി കരുതി വെക്കണം എന്നു ചുരുക്കം. അബീവക്ക്വാസ്വ് (റ)ന്റെ സംഭവം ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം രോഗത്തി -ലായിരുന്നപ്പോൾ തന്റെ ധനത്തിൽ വലിയൊരു ഭാഗം വസ്വിയ്യത്ത് ചെയ്വാൻ നബിയോടു അനുവാദം ചോദിച്ചു. നബി അതു സമ്മതിക്കാതിരിക്കുകയും, അവസാനം കവിഞ്ഞപക്ഷം മൂന്നിലൊന്നുമതി, അതുതന്നെ ധാരാളമാണ് എന്ന് പറയുകയും ഉണ്ടായി. തുടർന്നുകൊണ്ട് തിരുമേനി പറഞ്ഞു: "താങ്കളുടെ അവകാശികളെ ജനങ്ങളോട് കൈകാട്ടുന്ന ദരിദ്രന്മാരായി വിട്ടു പോകുന്നതിനെക്കാൾ അവരെ ധനികന്മാരായി വിട്ടു പോകുന്നതാണ് താങ്കൾക്ക് ഉത്തമം.' (ബുഖാരിയും, മുസ്ലിമും രേഖപ്പെടുത്തിയ ഈ ഹദീഥിന്റെ പൂർണരൂപം അൽബക്വറഃ 180 - 182 ന്റെ വ്യാഖ്യാനത്തിൽ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.) മരിക്കാറാകുമ്പോൾ സ്വത്തിന്റെ പ്രധാനഭാഗം വല്ല ധർമവി -ഷയങ്ങളിലും നീക്കിവെച്ചും, വസ്വിയ്യത്ത് ചെയ്തും അവകാശികളെ അവഗണിക്കുകയും, കബളിപ്പിക്കുകയും ചെയ്യുന്ന പതിവ് പലരിലും കാണാറുണ്ട്. ഇതു ശരിയല്ലെന്നും, കുറ്റകരം കൂടിയാണെന്നും മനസ്സിലാക്കേണ്ടതാകുന്നു. (2) തങ്ങളുടെ ശേഷം തങ്ങളുടെ സന്താനങ്ങൾ അവശരും ദുർബ്ബലരുമായിത്തീരുന്നതിനെക്കുറിച്ചു ഭയപ്പാടുള്ളവർ അതുപോലെ മറ്റുള്ളവരെ -പ്പറ്റിയും ഭയപ്പെടേണ്ടതാണ് എന്നത്രെ മറ്റൊരു വ്യാഖ്യാനം. അതായത്; മരണാസന്നരായവരോട് അവരുടെ സന്താനങ്ങൾ മുതലായവർക്കു ദോഷകരമായിത്തീരുന്ന വസ്വിയ്യത്തുകൾ ചെയ്യാതിരിക്കുവാൻ ഉപദേശിച്ചും മറ്റും അവരുടെ മക്കളുടെ നന്മയിൽ ശ്രദ്ധ പതിക്കണമെന്നു സാരം. (3) അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്ന ആളുകൾ, തങ്ങളുടെ സ്വന്തം മക്കൾ തങ്ങളുടെ കാലശേഷം ദുർബ്ബലരായി വിഷമം അനുഭവിക്കുവാൻ ഇഷ്ടപ്പെടാത്തതുപോലെ, തങ്ങളുടെ കീഴിലുള്ള അനാഥകളുടെ ധനം കൈകാ ര്യം ചെയ്യുന്നതിലും വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്, എന്നിങ്ങനെയാണ് വേറൊരു വ്യാഖ്യാനം. ആയത്തിന്റെ വാചകവും സന്ദർഭവും പ്രസ്തുത വ്യാഖ്യാനങ്ങൾക്കെല്ലാം ഉതകു -ന്നതാണുതാനും. ഏതാണ്ട് ഇതുപോലെയുള്ള വേറെയും വ്യാഖ്യാനം ഇല്ലാതില്ല. മൂന്നാമത്തെ വചനത്തിന്റെ ആശയം വ്യക്തമാണ്. അനാഥകളുടെ ധനം ന്യായമല്ലാത്ത രൂപത്തിൽ എടുത്തു തിന്നുന്നവൻ തൽക്കാലം അതുകൊണ്ട് വയറു നിറക്കുന്നുവെങ്കിലും നരകത്തിൽ കടന്ന് അഗ്നികൊണ്ട് വയറുനിറക്കേണ്ടി വരുന്ന ശിക്ഷ അനുഭവിക്കലായിരിക്കും അതിന്റെ ഫലം എന്നു ചുരുക്കം. ഏഴു മഹാപാപങ്ങളെ വിവരിച്ചകൂട്ടത്തിൽ നബി ഒന്ന് എണ്ണിയിരിക്കുന്നത് അനാഥകളുടെ സ്വത്ത് തിന്നലാണെന്ന് ഓർക്കുമ്പോൾ ആ പാതകം എത്ര ഭയങ്കരമാണെന്ന് ഊഹിക്കാ -മല്ലോ. ഈ താക്കിത് എല്ലാ അവസരത്തിലും ബാധകമായതാണെങ്കിലും അനന്ത -രാവകാശ നിയമങ്ങളോട് ബന്ധപ്പെടുത്തി പറയുവാൻ കാരണം, ല സ്വത്തുഭാഗം നടത്തുമ്പോൾ അവർക്ക് അർഹമായ ഓഹരി നൽകുന്നതിലും അവരുടെ ധനത്തിന്റെ മേൽനോട്ടം ഏറ്റെടുക്കുന്നതിലും ക്രമക്കേടുകൾ വരുത്തുന്നത് പ്രത്യേകം സൂക്ഷിക്കുവാൻ വേണ്ടിയായിരിക്ക വിഭാഗം - 2 ജാബിർ(-റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ( هنع ّ اللها ىضر عيبر نبدعس )ന്റെ ഭാര്യ റസൂൽ തിരുമേനിയുടെ അടുക്കൽ ചെന്നു പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, താ, ഇതു രണ്ടും പുത്രികളാണ്. ഇവരുടെ പിതാവ് ഉഹ്ദ് യുദ്ധത്തിൽ
4:11يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
(11) നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങളോട് "വസ്വിയ്യത്ത്' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്റെ ഓഹരിക്ക് തുല്യമായതുണ്ട് എന്ന്. എന്നാൽ, അവർ രണ്ടിനുമീതെ സ്ത്രീകളായിരുന്നാൽ അവർക്ക് അവൻ ധ മരണപ്പെട്ട ആൾ പ വിട്ടേച്ചു പോയതിന്റെ മൂന്നിൽ രണ്ടംശമുണ്ടായിരിക്കും. അവൾ (മകൾ) ഒരുവളാണെങ്കിൽ അവൾക്കു പകുതിയുമുണ്ട്; അവനു (മരണപ്പെട്ടവനു) സന്താനമുണ്ടായിരുന്നാൽ, അവൻ വിട്ടുപോയതിൽ നിന്ന് അവന്റെ മാതാപിതാക്കൾക്ക് - അവരിൽ ഓരോരുത്തർക്കും - ആറിലൊന്നുമുണ്ടായിരിക്കും, എനി, അവനു സന്താനമില്ലാതിരിക്കുകയും, അവന്റെ മാതാപിതാക്കൾ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്ന പക്ഷം, അവന്റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. എന്നാൽ, അവന് സഹോദരങ്ങൾ ഉണ്ടായിരുന്നാൽ, അവന്റെ മാതാവിന് ആറിലൊന്നായിരിക്കും. അവൻ ചെയ്യുന്ന "വസ്വി-- യ്യത്തി'ന്റെയോ, കടത്തിന്റെയോ ശേഷമത്രെ (ഇതെല്ലാം). പങ്കെടുത്തു രക്തസാക്ഷിയായി കൊല്ലപ്പെട്ടു. ഇവരുടെ പിതൃവ്യൻ ഇവരുടെ സ്വത്ത് മുഴുവനും എടുത്തിരിക്കുന്നു. ഇവർക്കൊന്നും ബാക്കിവെച്ചില്ല. ഇവ ർക്ക് വല്ല സ്വത്തും ഉണ്ടായിരുന്നാലല്ലാതെ ഇവരെ ആരും വിവാഹം കഴിക്കുകയില്ല. ' അപ്പോൾ, തിരുമേനി പറഞ്ഞു: "അല്ലാഹു അതിൽ തീരുമാനമെടുത്തുകൊള്ളും'. അങ്ങനെ, അനന്തരാവകാശത്തിന്റെ ആയത്ത് അവതരിച്ചു. അപ്പോൾ റസൂൽ ആ കുട്ടികളുടെ പിതൃവ്യന്റെ അടുക്കൽ ആളയച്ചു അദ്ദേഹത്തോട് പറഞ്ഞു: പൺകുട്ടികൾക്കും മൂന്നിൽ രണ്ടംശവും, അവരുടെ മാതാവിനു എട്ടിൽ ഒരംശ വും കൊടുക്കണം. ബാക്കിയുള്ളത് തനിക്കാകുന്നു.' (അ; ദാ; തി; (11) നിങ്ങളോടു വസ്വിയ്യത്ത് ചെയ്യുന്നു (കാര്യമായി ഉപദേശിക്കുന്നു) ُ َّ اللها അല്ലാഹു أ َ و ْ لاد നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ ആണിനുണ്ട് م ِ ث ْ ل ُ പോലെ തുല്യമായത് ح َ ظ ِ ّ അംശം, ഓഹരി الأن രണ്ടു പെണ്ണിന്റെ എനി(-എന്നാൽ) അവർ ആയിരുന്നാൽ ِ س َ اء ً 2 സ്ത്രീകൾ രണ്ടിനുമീതെ എന്നാലവർക്കുണ്ട് മൂന്നിൽ രണ്ടു(-അംശം) അവൻ വിട്ടു പോയതിന്റെ അവളായിരുന്നാൽ ഒരുവൾ, ഒരുത്തി എന്നാൽ അവൾക്കുണ്ട് الن ِ ّ ص ْ ف ُ പകുതി و َ لأب അവന്റെ മാതാപിതാക്കൾക്കുണ്ടായിരിക്കും ഓരോരുത്തർക്കും അവർ രണ്ടാളിൽനിന്ന് الس ُّ د ُ س ُ ആറിൽ ഒന്ന് അവൻ വിട്ടുപോയതിൽനിന്ന് ഉണ്ടായിരുന്നാൽ ُ َ അവന് ٌ و സന്താനം എനി ഇല്ലെങ്കിൽ, ഉണ്ടായിരുന്നില്ലെങ്കിൽ അവന് സന്താനം അവനെ അനന്തരമെടുക്കുകയും ചെയ്തു, അവന്ന് അവകാശിയാകുകയും ചെയ്തു അവന്റെ മാതാപിതാക്കൾ ف َ لأم ِ ّ ه ِ എന്നാലവന്റെ ഉമ്മക്കുണ്ട് الث ُّ ل ُ ث ُ മുന്നിലൊന്ന് എനി-അവന്നുണ്ടായിരുന്നാൽ സഹോദരങ്ങൾ ف َ لأم ِ ّ ه ِ എന്നാലവന്റെ ഉമ്മക്കുണ്ട് الس ُّ د ُ س ُ ആറിലൊന്ന് ശേഷം, ശേഷമായിട്ട് വസ്വിയ്യത്തിന്റെ ي ُ وص ِ ي അവൻ വസ്വിയ്യത്തു ചെയ്യുന്ന ِ َ ا അതിനെ, അതിനു, അതിനെപ്പറ്റി അല്ലെങ്കിൽ കടത്തിന്റെ നിങ്ങളുടെ പിതാക്കൾ നിങ്ങളുടെ പുത്രന്മാരും, മക്കളും നിങ്ങൾ(-ക്കു) അറിയുകയില്ല അവരിൽ ഏതാണു(-ആർ) നിങ്ങൾക്കു കൂടുതൽ അടുത്ത (സൗകര്യപ്പെടുന്ന)-വർ ഉപകാരത്താൽ, പ്രയോജനംകൊണ്ട് നിശ്ചിത (നിർണയിക്കപ്പെട്ട) ഓഹരി, നിർബ്ബന്ധമായിട്ട് അല്ലാഹുവിൽനിന്ന് َّ ن ِ إ َ َّ اللها നിശ്ചയം അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു സർവ്വജ്ഞൻ അഗാധജ്ഞൻ 7- - 10 വചനങ്ങളിൽ അനന്തരാവകാശത്തെ ബാധിക്കുന്ന പൊതുവായ പല തത്വനിർദ്ദേശങ്ങളും നൽകിയ ശേഷം അതിന്റെ നിയമപരമായ വിശദീകര ണം ഈ വചനം മുതൽ ആരംഭിക്കുന്നു. ഈ വചനം, അടുത്ത വചനം, സൂറത്തിലെ അവ -സാന വചനം എന്നീ മൂന്നു വചനങ്ങളിലായി അനന്തരാവകാശം സംബന്ധിച്ച എല്ലാ്ര പധാനനിയമനിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരിൽ ഏതാളാണ് ഉപകാരത്തിൽ നിങ്ങൾക്ക് കൂടുതൽ അടുപ്പമുള്ളവരെന്ന് നിങ്ങൾക്ക് അറിയുകയില്ല. (അതെ) അല്ലാഹുവിങ്കൽനിന്ന് (നിശ്ചയിച്ചിട്ടു)ള്ള ഓഹരി നിർണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. ങ്ങളും അല്ലാഹു വിവരിച്ചിരിക്കുന്നു. ഈ മൂന്ന് വചനങ്ങളെയും, ബന്ധപ്പെട്ട നബി വചനങ്ങളെയും അടിസ്ഥാനമാക്കി ക്രോഡീകരിക്കപ്പെട്ട അനർഘമായ ഒരു വിജ്ഞാനശാഖയത്രെ علم الفرائض ("ഇൽമുൽ ഫറാ-ഇദ്വ്' - ഓഹരി നിർണയങ്ങളുടെ വിജ്ഞാനം) എന്ന പേരിൽ അറിയപ്പെടുന്ന ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ. ഇസ്ലാമിലെ കർമശാസ്ത്ര വിജ്ഞാനങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗമാണിത്. ഇതിന്റെ പ്രത്യേക പ്രാധാന്യം സൂചിപ്പിക്കുന്ന ചില ഹദീഥുകളും കാണാം. പല മഹാന്മാരും ഈ വിഷയത്തിൽ പ്രത്യേകം ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ലോകത്ത് മറ്റേത് സമുദായത്തിന്റെ മുമ്പിലും മുസ്ലിംകൾക്ക് അഭിമാനം കൊള്ളാവുന്ന ഒരു നിയമ സംഹിതയാണ് "ഇൽമുൽ ഫറാ-ഇദ്വ്'. എന്നിരുന്നാലും ഇന്നത്തെ നമ്മുടെ മു സ്ലിം പണ്ഡിതന്മാരിൽ ഈ വിഷയത്തിൽ വേണ്ടപരിജ്ഞാനം നേടിയ വ്യക്തികൾ കുറവാണെന്ന യാഥാർത്ഥ്യം അത്യധികം വ്യസനത്തോടുകൂടി സമ്മതിക്കേണ്ടിയിരിക്കുന്നു. നിയമവശങ്ങൾ വിശദീകരിച്ചു വിവരിക്കുന്ന സ്ഥാനം കർമശാസ്ത്ര ഗ്രന്ഥങ്ങളാകകൊണ്ട് ഈ വചനങ്ങളിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചു മാത്രമെ നാമിവിടെ സംസാരിക്കേണ്ടതായുള്ളൂ. നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങളോട് "വസ്വി യ്യത്ത്' ചെയ്യുന്നു ( مكدلاوا فى ّ اللها م يصوي ) എന്ന് സദുപദേശ രൂപത്തിൽ വളരെ ശക്തിയായി ഉണർത്തിക്കൊണ്ടാണ് അല്ലാഹു നിയമങ്ങൾ വിവരിക്കാൻ തുടങ്ങുന്നത് . വിഷയത്തിന്റെ പ്രാധാന്യവും, അത് അനുഷ്ഠാനത്തിൽ വരുത്തുവാനുള്ള ശക്തമായ പ്രോൽസാഹനവുമാണിത് സൂചിപ്പിക്കുന്നത്. അനന്തരാവകാശികൾ മരണപ്പെടുന്ന ആളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണല്ലോ മക്കൾ. അതുകൊണ്ട് മക്കളുടെ കാര്യം ആദ്യം പ്രസ്താവിക്കുന്നു. മാത്രമല്ല, പെൺമക്കൾക്കും, ചറിയ ആൺമക്കൾക്കും സ്വത്തവകാശം നൽകപ്പെടാതിരുന്ന ഒരു ചുറ്റുപാടിലാണ് ഈ നിയമം അവതരിക്കുന്നതും. ആ സ്ഥിതിക്ക് നിങ്ങളുടെ മക്കളുടെ കാര്യമാണ് അനന്തരാവകാശത്തിൽ നിങ്ങൾ ഒന്നാമതായി ഓർമവെക്കേണ്ടതെന്ന ഒരു സൂചനയും അതിൽ അടങ്ങി -യിരിക്കാം. (അല്ലാഹുവിനറിയാം) اولاد ("ഔലാദ്' അഥവാ സന്താനങ്ങൾ) എന്ന വാക്കിന്റെ ഏക വചനമാണ് (വ -ലദ്). മക്കളിൽ ആണെന്നോ, പെണ്ണെന്നോ, ചെറുപ്പമെന്നോ, വലുപ്പ -മെന്നോ വ്യത്യാസം കൂടാതെ എല്ലാവർക്കും ആ വാക്ക് ഉപയോഗിക്കുന്നു. ഒരു ആണിന്ന് രണ്ട് പെണ്ണിന്റെ ഓഹരിയാണുള്ളത് ( كر مثل حظ الانثيينل ) എന്നത്രെ അല്ലാഹുവിന്റെ വസ്വിയ്യത്ത്. "ആണിന്റെ പകുതിയാണ് പെണ്ണിനുള്ളത്' എന്നോ മറ്റോ പറയാതെ, പെണ്ണിന്റെ ഓഹരിയെ മാനദണ്ഡമാക്കിക്കൊണ്ട് ആണിന്റെ അവകാശം കണക്കാക്കിയതിൽ ചില രഹസ്യങ്ങൾ അന്തർഭവിച്ചതായി കാണാം. സ്ത്രീകൾക്ക് അവകാശം നൽകപ്പെ -ടാത്ത പതിവ് നിറുത്തലാക്കി അവർക്ക് അവകാശസ്ഥിരത നൽകുകയും, അതോടുകൂ ടി പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ചുള്ള പദവി വകവെച്ചു കൊടുക്കുകയുമാണ് ഇൗ വാക്യം ചെയ്യുന്നത്. അഥവാ പുരുഷന്റെ അവകാശം നിർണയിക്കൽ മാത്രമല്ല ഉദ്ദേശ്യം. അതായിരിക്കാം അല്ലാഹു ഇങ്ങിനെ പറയുവാൻ കാരണം. ملعا ّ اللها സ്ത്രീയും പുരുഷനും തമ്മിൽ പദവി മാതാപിതാക്കളുമായുള്ള ഇരുകൂട്ട -രുടെയും ബന്ധം ഒരുപോലെയാണെന്നിരിക്കെ രണ്ടു കൂട്ടർക്കും ഒരേ തോതിൽ അവകാശം നൽകപ്പെ -ടേണ്ടതല്ലേ? എന്നു ചോദിക്കപ്പെടാം. ധനത്തിന്റെ ആവശ്യം സ്ത്രീയെക്കാൾ പുരുഷനാണ് നേരിടുന്നത്. സ്ത്രീകളുടെ ഭക്ഷണം, പാർപ്പിടം മുതലായ അത്യാവശ്യ ചിലവുകളെല്ലാം നിർവ്വഹിച്ചു കൊടുക്കേണ്ടബാദ്ധ്യതയും പുരുഷനാണുള്ളത്. ത, പുറംകാര്യങ്ങളിൽ ധനവ്യയത്തിന്റെ ആവശ്യവും പുരുഷനായിരിക്കും കൂടുതൽ നേ രിടുക . ഇതാണ് പുരുഷന്ന് സ്ത്രീയുടെ ഇരട്ടി നിശ്ചയിച്ചതിലടങ്ങിയ ചില തത്വങ്ങൾ. ഇസ്ലാമിലെ അനന്തരാവകാശനിയമത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സാങ്കേതിക തത്വങ്ങൾ അറിഞ്ഞിരിക്കുന്നത് അതിലെ നിയമവശങ്ങളെക്കുറിച്ചു ശരിക്ക് മനസ്സിലാക്കുവാൻ വളരെ സഹായകമായിരിക്കും. അതുകൊണ്ട് അവ -യെപ്പറ്റി ഒരു സാമാന്യവിവരം കൂടി ഇവിടെ ചൂണ്ടിക്കാട്ടാം. അനന്തരാവകാശ സംബന്ധമായ കാര്യങ്ങളിൽ "പിതാവ്, മാതാവ്, മകൻ, മകൾ, സഹോദരൻ, സഹോദരി, പിതൃവ്യൻ, ഭർത്താവ്' എന്നിങ്ങിനെ പറയുമ്പോൾ മരണപ്പെട്ട ആളുടെ പിതാവ്, മാതാവ് , എന്നർഥമാണ്. അതുപോലെത്തന്നെ. "പകുതി, ആറിലൊന്ന്, എന്ന് തുടങ്ങിയുള്ള ഓഹരികൾ കണക്കാക്കുന്നത് മരണപ്പെട്ട ആളുടെ ആകെ ധനത്തെ അടിസ്ഥാനമാക്കിയുമായിരിക്കും. ഉദാഹരണമായി, മകൾക്ക് പകുതിയും, ഭാര്യക്ക് എട്ടിലൊന്നും എന്ന് പറയുമ്പോൾ അതിന്റെ അർഥം മരണപ്പെട്ടവന്റെ ആകെ സ്വത്തിൽനിന്ന് വന്റെ മകൾക്ക് അതിന്റെ പകുതിയും അവന്റെ ഭാര്യക്ക് അതിന്റെ എട്ടിലൊന്നും എന്നത്രെ. അവകാശികളിൽ രണ്ട് തരക്കാരുണ്ട്: (1) നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവർ, ഇവർക്ക് اهل الفروض (നിശ്ചിത ഓഹരിക്കാർ) എന്ന് പറയുന്നു. ഇവരുടെ നിശ്ചിത ഓഹരിയിൽ ഏറ്റക്കുറവ് വരികയില്ല. (2) ഒരു ക്ളിപ്തമായ ഓഹരി നിശ്ചയിക്കപ്പെടാത്തവർ. ഇവർക്ക് العصبة (അസ്വബഃ) എന്ന് പറയുന്നു. നിശ്ചിത ഓഹരിക്കാർക്ക് കൊടുത്തു കഴിഞ്ഞശേ ഷം ബാക്കിയുണ്ടാകുന്നത് ഇവർക്കായിരിക്കും. നിശ്ചിത ഓഹരിക്കാർ തീരെ ഇല്ലെങ്കിൽ സ്വത്ത് മുഴുവനും ഇവർക്ക് ലഭിക്കുകയും ചെയ്യും. പുത്രൻ, പൗത്രൻ, പി താവ്, സഹോദരൻ, സഹോദര പുത്രൻ, പിതൃവ്യൻ, പിതൃവ്യപുത്രൻ എന്നിങ്ങിനെ മരണപ്പെട്ടവനുമായി കുടുംബബന്ധത്തിൽ കൂടുതൽ അടുത്തവരായിരിക്കും ഇവർ. ചില സ ന്ദഭർങ്ങളിൽ ഇവരിൽ ചിലർക്ക് ഒരു നിശ്ചിത ഓഹരി ( فرض ) ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റു ഓഹരിക്കാരുടെ അവകാശങ്ങൾ കഴിച്ച് അതും കൂടി ലഭിച്ചുവെന്നുവരും. അഥവാ ഒരാൾക്ക് രണ്ട് നിലക്കുള്ള അവകാശ വും ഉണ്ടായിരിക്കുവാൻ സാധ്യതയുള്ള സന്ദർഭവും ഉണ്ടാവാമെന്ന് സാരം. ഇതിനൊരു ദാഹരണം താഴെ കാണാം. വിശദീകരണം യഥാസ്ഥാനങ്ങളിൽ നിന്നറിയേണ്ടതാകു -ന്നു. മക്കളുടെയും മാതാപിതാക്കളുടെയും അവകാശത്തെക്കുറിച്ചാണല്ലോ ഈ വചനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. അതിന്റെ വെളിച്ചത്തിൽ മേൽ പ്രസ്താവിച്ച സാങ്കേതിക തത്വങ്ങൾ മുമ്പിൽ വെച്ചുകൊണ്ട് പരിശോധിച്ചാൽ, ആ വചനത്തിൽ താഴെ കാണുന്ന നിയമങ്ങൾ അടങ്ങിയിരിക്കുന്നതായി കാണാം:- (1) ഒരാൾക്ക് അവകാശികളായി ആൺമക്കൾ മാത്രം ഉള്ളപ്പോൾ, സ്വ മുഴുവനും അവർക്കായിരിക്കും. അവർ ഒന്നിലധികം വർ സമമായി ഭാഗിച്ചെടുക്കണം. നിശ്ചിത ഓഹരിക്കാർ ടത് കഴിച്ച് ബാക്കിയായിരിക്കും ഇവർക്കുള്ളത്. (2) ആൺമക്കളില്ലാത്തപ്പോൾ, ഒരു മകൾ മാത്രമേയുള്ളൂവെങ്കിൽ അവൾക്ക് പകുതിയും, ഒന്നിലധികം അവർക്ക് മൂന്നിൽ രണ്ട് (2/3 ) അംശവും ലഭിക്കും. പെൺ മക്കൾ അവർക്ക് മൂന്നിൽ രണ്ടംശ വും س اء فوق اثنتين الخ2 فان كن എന്നാണ് അല്ലാഹു പറഞ്ഞവാക്ക്. രണ്ടാൾ മാത്രമായാലും ഇതേവിധി തന്നെയാണുള്ളത്. 186-ാം വചനത്തിൽ രണ്ട് സഹോദരിമാർക്ക് മൂന്നിൽ പ്രസ്താവിക്കുന്നുണ്ട്. രണ്ട് സഹോദരിമാർ മൂന്നിൽ രണ്ടംശം ലഭിക്കുമ്പോൾ രണ്ട് പെൺമക്കൾക്ക് ഏതായലും അത്ര ലഭിക്കേണമല്ലോ. മേലെ ഉദ്ധരിച്ച റുബയ്യി-ഇന്റെ ഭാര്യയുടെ സംഭവത്തിൽനിന്നും ഇതു മ നസ്സിലാക്കാവുന്നതാണ്. ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് ഭിന്നാഭിപ്രായമില്ലതാനും. (3) മക്കൾ ആണും പെണ്ണും ഉണ്ടായിരുന്നാൽ ആണിന്റെ പകുതി പെണ്ണിന് എന്ന തോതിൽ ഭാഗിക്കണം. നിശ്ചിത ഓഹരിക്കാർ വരുടേത് കഴിച്ച് ബാക്കിയും, ഇല്ലെങ്കിൽ മുഴുവൻ സ്വത്തും അവർ അങ്ങിനെ ഭാഗിച്ചെടുക്കേണ്ടതാണ്. (4) മക്കൾ ഉള്ളപ്പോൾ---അവർ ആണോ പെണ്ണോ, ഒന്നോ അധികമോ ആവ ട്ടെ - മാതാവിനും പിതാവിനും ആറിലൊന്ന് (1/6) വീതമായിരിക്കും ഓഹരി. എന്നാൽ, പുത്രനില്ലാതിരിക്കെ മറ്റു ഓഹരിക്കാരുടേത് കഴിച്ച് വല്ലതും ബാക്കിയുണ്ടാകുന്നപക്ഷം അതും പിതാവിന്ന് ലഭിക്കും. മാതാവിന്ന് ആറിലൊന്ന് മാത്രമേ ലഭിക്കൂ . (5) സന്താനമോ, സഹോദരികളായ ഒന്നിലധികം ആളുകളോ ഇല്ലാതിരിക്കുന്നപക്ഷം മാതാവിന്റെ അവകാശം മൂന്നിലൊന്ന് (1/3) ആയിരിക്കുന്നതാണ്. (6) സഹോദര സഹോദരികളായി ഒന്നിലധികം മാതാവിന് ആറിലൊന്ന് (1/6)മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ രണ്ടവസരത്തിലും നിശ്ചിത ഓഹരിക്കാരുടേത് കഴിച്ചു വല്ലതും ബാക്കിവരുന്ന പക്ഷം അത് പിതാവി ന് (അസ്വബഃയായി) ലഭിക്കുകയും ചെയ്യും. ഇവ കൂടാതെ--ഈ വചനവും, ബന്ധെ പ്പട്ട ഹദീഥുകളും അടിസ്ഥാനമാക്കി - വേറെയും പല വിധികൾ അനന്തരാവകാശ പം ക്തിയിൽ പണ്ഡിതൻമാർ വിവരിച്ചിട്ടുണ്ട്. മരണപ്പെട്ട ആൾ വല്ല വസ്വിയ്യത്തും അതും, അയാൾ കൊടുത്തു തീർക്കുവാൻ ബാധ്യസ്ഥമായ ഏതെങ്കിലും കടം ഉെണ്ടങ്കിൽ അതും കഴിച്ച് ബാക്കിവരുന്ന സ്വത്ത് മാത്രമേ അവകാശികൾക്ക് ഭാഗിച്ചെടുക്കുവാൻ പാടുള്ളൂ. വസ്വിയ്യത്തിന്റെ പ്രാധാന്യവും, അത് സംബന്ധിച്ച് അറിയേണ്ടുന്ന പല കാര്യങ്ങളും അൽബക്വറഃ 180 ലും വ്യാഖ്യാനത്തിലും കഴിഞ്ഞുപോയിട്ടുണ്ട്. ആ കെ സ്വത്തിന്റെ മൂന്നിലൊന്നിൽ കവിഞ്ഞ് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് നബി അരുളിച്ചെയ്ത ഹദീഥും അവിടെ നാം ഉദ്ധരിച്ചിരിക്കുന്നു. കടത്തിന്റെ സ്ഥിതി അതല്ല. കടം മുഴുവനും സ്വത്തിൽനിന്ന് കൊടുത്തേ തീരൂ. കടം കഴിച്ച് ബാക്കിയില്ലാത്ത പക്ഷം വകാശികൾക്ക് ഒന്നും ലഭിക്കുന്നതുമല്ല. കടം മറ്റാരെങ്കിലും കൊടുത്ത് തീർക്കുവാൻ തയ്യാറാകുന്ന പക്ഷം മാത്രമേ അത് സ്വത്തിൽനിന്ന് കൊടുക്കാതിരിക്കുവാൻ നിവൃത്തിയുള്ളൂ. വസ്വിയ്യത്തിനെക്കാൾ മുൻഗണന നൽകേണ്ടതും കടത്തിന് തന്നെയാണ്. കടവും വസ്വിയ്യത്തും ഗൗനിക്കാതെ സ്വത്ത് ഭാഗിച്ചെടുക്കുന്നത് കുറ്റകരവും, അന്യരുടെ അവകാശം അക്രമമായി പിടിച്ചെടുക്കലുമായിരിക്കും. പല നിയമങ്ങളും വിവരിച്ചശേഷം അല്ലാഹു പറയുന്നു: "നിങ്ങളുടെ പിതാക്കളിലും മക്കളിലും ആരാണ് നിങ്ങൾക്ക് ഉപകാരത്തിൽ കൂടുതൽ അടുത്തവർ എന്ന് നിങ്ങൾക്കറിയുകയില്ല ( اباؤكم وابناؤكم …. ل م نفعا ) അതെ, അല്ലാഹുവിന്നേ അതറിയുകയുള്ളൂ. ആ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും അവകാശം നിർണയിക്കുക നിങ്ങൾക്ക് സാധ്യമല്ല. അതുകൊണ്ടാണ് എല്ലാവരുടെയും അവകാശം അവൻതന്നെ നിർണയിച്ചു തന്നിരിക്കുന്നത്. ഓരോന്നിലും അടങ്ങിയ യുക്തിരഹ -സ്യങ്ങൾ കണ്ടു മനസിലാക്കുവാൻ നിങ്ങൾക്ക് സാധിക്കാതെ വരും എന്നൊക്കെയാണ് മൊത്തത്തിൽ ഇപ്പറഞ്ഞതിന്റെ സാരം. പിതാക്കൾ എന്ന് പറഞ്ഞതിൽ, നേരെയുള്ള പിതാക്ക ൾക്ക് പുറമെ പിതാമഹൻമാരും, മക്കൾ എന്ന് പറഞ്ഞതിൽ നേരെ മക്കളും, മക്കളുടെ മക്കളും ഉൾപ്പെടുന്നു. ഉപകാരംകൊണ്ടുദ്ദേശ്യം ഐഹികമായ ഉപകാരവും , പാരത്രികമായ ഉപകാരവുമാകാം. ഇഹത്തിൽ ലഭിക്കുന്ന ഉപകാരത്തെപ്പറ്റി വിവരിക്കേണ്ടുന്ന ആവശ്യമില്ല. ചിലർ നല്ലവരും, ധനം നല്ല വിഷയത്തിൽ മാത്രം ചിലവഴിക്കുന്ന -വരും, മരണപ്പെട്ടവന് ഗുണത്തിനുവേണ്ടി പ്രാർഥിക്കുന്നവരുമായിരിക്കും. സ്വർഗസ്ഥരായ സജ്ജനങ്ങളൊന്നിച്ച് അവരുടെ പിതാക്കളിലും സന്തതികളിലും ഭാര്യമാരിലുമു ള്ള സദ്വൃത്തരായ ആളുകളെയും അല്ലാഹു ഒരുമിച്ചു കൂട്ടിക്കൊടുക്കുമെന്ന് 13:23; 52:2 1 എന്നിവിടങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതൊക്കെ പാരത്രികമായ നന്മകൾക്ക് ഉദാഹരണ -മാകുന്നു. അനന്തരാവകാശ നിയമങ്ങൾ അവതരിക്കുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് വല്ലതും വസ്വിയ്യത്ത് ചെയ്യൽ -നിർബന്ധമുണ്ടായിരുന്നുവെന്ന് അൽബ -ക്വറഃ 180 ന്റെ വിവരണത്തിൽ മുമ്പ് കണ്ടുവല്ലോ. ഇബ്നു അബ്ബാസ്(-റ) ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട്: "സന്താനങ്ങൾക്ക് ധനവും, മാതാപിതാക്കൾക്ക് വസ്വിയ്യത്തുമാണ് ( മുമ്പ്) ഉണ്ടായിരുന്നത്. എന്നിട്ട് അതിൽനിന്ന് അല്ലാഹു ഉദ്ദേശിച്ചത് അവൻ "നസ്ഖ്' ചയ്തു (ദുർബ്ബലപ്പെടുത്തി). അങ്ങിനെ ആണിന്ന് രണ്ട് പെണ്ണിന്റെ ഓഹരിയാക്കി. മാതാപിതാക്കൾക്ക് ഓരോരുത്തർക്കും ആറിലൊന്നും മൂന്നിലൊന്നും, ഭാര്യക്ക് നാലി -ലൊന്നും എട്ടിലൊന്നും, ഭർത്താവിന് പകുതിയും നാലിലൊന്നുമാക്കി നിശ്ചയിച്ചു (ബുഖാരി) ജാഹിലിയ്യ സമ്പ്രദായമനുസരിച്ച് വലിയ ആൺമക്കൾക്കേ സ്വത്തവകാ ശം നൽകപ്പെട്ടിരുന്നുള്ളുവെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഇതെല്ലാംകൂടി - ഇബ്നു കഥീർ(-റ) മുതലായവർ ചൂണ്ടിക്കാട്ടിയത്പോലെ - സ്വത്തവകാശ ത്തിൽ കൃത്യമായ ഓഹരി അവകാശങ്ങളൊന്നും ഇല്ലാതിരുന്ന പിതാക്കൾ, മക്കൾ തുടങ്ങിയവർക്കെല്ലാം ഇപ്പോൾ സുസ്ഥിരവും കൃത്യവുമായ ഓഹരികൾ നിർണയിച്ചിരിക്കു -ന്നത് അതിൽ ചില യുക്തി രഹസ്യങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് - അതൊന്നും നി ങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയുകയില്ല - എന്നായിരിക്കും ആ വാക്യത്തിലടങ്ങി യ പ്രധാന സൂചന. തുടർന്നുള്ള രണ്ട് വാക്യങ്ങളും ഈ സംഗതി ഒന്നുകൂടി ശക്തിപ്പെടുത്തുന്ന -തായും കാണാം. ഇന്നിന്നവരുടെ ഓഹരി ഇന്നിന്നപ്രകാരം, ഇന്നിന്നവർക്ക് കൂടുതൽ , മറ്റെവർക്ക് കുറവ് എന്നൊക്കെ നിശ്ചയിച്ചത് അല്ലാഹുവാണ്. അതിൽ മാറ്റം വരു -ത്തുവാൻ ആർക്കും അധികാരവും അവകാശവുമില്ല. അത് യുക്തമായിരിക്കുകയുമില്ല. കാരണം, എല്ലാ കാര്യവും അറിയുന്ന സർവ്വജ്ഞനും, എല്ലാ യുക്തി രഹസ്യങ്ങളും അറിയു ന്ന അഗാധജ്ഞനും, അവനാണ് എന്നുള്ളതു തന്നെ. അതെ فريضة من االله ّ (അല്ലാഹുവിങ്കൽ നിന്നുള്ള ഓഹരി നിർണയം! നിശ്ചയമായും, അവൻ സർവ്വജ്ഞനും അഗാധ -ജ്ഞനുമാകുന്നു).
4:12۞وَلَكُمۡ نِصۡفُ مَا تَرَكَ أَزۡوَٰجُكُمۡ إِن لَّمۡ يَكُن لَّهُنَّ وَلَدٞۚ فَإِن كَانَ لَهُنَّ وَلَدٞ فَلَكُمُ ٱلرُّبُعُ مِمَّا تَرَكۡنَۚ مِنۢ بَعۡدِ وَصِيَّةٖ يُوصِينَ بِهَآ أَوۡ دَيۡنٖۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكۡتُمۡ إِن لَّمۡ يَكُن لَّكُمۡ وَلَدٞۚ فَإِن كَانَ لَكُمۡ وَلَدٞ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكۡتُمۚ مِّنۢ بَعۡدِ وَصِيَّةٖ تُوصُونَ بِهَآ أَوۡ دَيۡنٖۗ وَإِن كَانَ رَجُلٞ يُورَثُ كَلَٰلَةً أَوِ ٱمۡرَأَةٞ وَلَهُۥٓ أَخٌ أَوۡ أُخۡتٞ فَلِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُۚ فَإِن كَانُوٓاْ أَكۡثَرَ مِن ذَٰلِكَ فَهُمۡ شُرَكَآءُ فِي ٱلثُّلُثِۚ مِنۢ بَعۡدِ وَصِيَّةٖ يُوصَىٰ بِهَآ أَوۡ دَيۡنٍ غَيۡرَ مُضَآرّٖۚ وَصِيَّةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَلِيمٞ
(12) നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചു പോയതിന്റെ പകുതി നിങ്ങൾക്കാകുന്നു; അവർക്ക് സന്താനമില്ലെങ്കിൽ. എനി, അവർക്ക് സന്താനമുണ്ടായിരുന്നാൽ, അവർ വിട്ടേച്ച് പോയതിൽ നിന്നും നാലിലൊന്ന് നിങ്ങൾക്കുണ്ടായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കിൽ കടത്തിന്റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ട് പോയതിൽ നിന്നും അവർക്ക് നാലിലൊന്നുമുണ്ടായിരിക്കും; എനി, നിങ്ങൾക്ക് സന്താനം ഉണ്ടായിരുന്നെങ്കിൽ, അപ്പോൾ നിങ്ങൾ വിട്ടുപോയതിൽ നിന്നും അവർക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കിൽ കടത്തിന്റെയോ ശേഷമാണ്(-ഇത്). ഒരു പുരുഷൻ, അല്ലെങ്കിൽ ഒരു സ്ത്രീ "കലാലത്താ'യി ധ പിതാവും മക്കളുമില്ലാതെ പ അനന്തരമെടുക്കപ്പെടുകയും, അയാൾക്ക് ഒരു സഹോദരനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ, അപ്പോൾ - അവർ രണ്ടിൽ ഓരോരുത്തർക്കും ആറിലൊന്നുമുണ്ടായിരിക്കും. ഇസ്ലാമിലെ അനന്തരാവകാശക്രമം ക്വുർ-ആൻ അവതരിച്ചകാ -ലത്തെ അറബികളുടെ പരിഃസ്ഥിതികളോട് യോജിച്ച ചില പരിഷ്കരണങ്ങൾ മാത്രമാണെന്നും, യുക്തിക്കു നിരക്കുന്നതും കാലാന്തരങ്ങൾക്ക് യോജിച്ചതുമായ ചിലമാറ്റങ്ങെ ളാക്കെ അതിൽ ആവശ്യമാണെന്നും വാദിക്കുന്ന ചില മുസ്ലിം നാമധാരികളെ ഇക്കാ -ലത്ത് കാണാവുന്നതാണ്. ഭൗതിക ലഹരിയും, ക്വുർ-ആനിലും ഇസ്ലാമിലും വിശ്വാ -സമില്ലായ്മയുമാണ് യഥാർത്ഥത്തിൽ ഇതിന്റെ പിന്നിലുള്ളതെങ്കിലും അത് തുറന്ന് പറയുവാൻ ധൈര്യക്ഷയമുള്ളതുകൊണ്ട് അവർ കണ്ടുപിടിച്ച ഒരു ആസൂത്രിത ന്യായമാ ണ് വാസ്തവത്തിൽ അത്. ക്വുർ-ആനിലും ഇസ്ലാമിലും യഥാർത്ഥ വിശ്വാസമുള്ള ഈ വാദത്തിന് തക്കതായ മറുപടി കാണുവാൻ പര്യാപ്തമത്രെ അവസാനമായി അല്ലാഹുപറഞ്ഞ ആ രണ്ട് വാക്യങ്ങൾ. എന്നാൽ, അവർ (സഹോദരങ്ങൾ) അതിനെക്കാൾ അധികമായിരുന്നെങ്കിൽ, അപ്പോഴവർ മൂന്നിലൊന്നിൽ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കിൽ കടത്തിന്റെയോ ശേഷമത്രെ, (ഇതും). (അതെ)-അല്ലാഹുവിങ്കൽ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാകട്ടെ, സർവ്വ ജ്ഞനാണ്, സഹനശീലനാണ്. (12) നിങ്ങൾക്കുണ്ട് യാതൊന്നിന്റെ പകുതി ت َ ر َ ك َ വിട്ടുപോയി നിങ്ങളുടെ ഇണകൾ (ഭാര്യമാർ) ഇല്ലെങ്കിൽ, ഉണ്ടാകാത്ത പക്ഷം َ ُ ن َّ അവർക്ക് ٌ و സന്താനം എനി ഉണ്ടായെങ്കിൽ അവർക്ക് സന്താനം എന്നാൽ നിങ്ങൾക്കുണ്ട് الر ّ ُ ب ُ ع ُ നാലിലൊന്ന് അവർ വിട്ടുപോയതിൽനിന്ന് വസ്വിയ്യത്തിന്റെ ي ُ وص ِ ين َ അവർ വസ്വിയ്യത്ത് ചെയ്യുന്ന ِ َ ا അതിനെ, അതിനെപ്പറ്റി അല്ലെങ്കിൽ കടത്തിന്റെ അവർക്കുമുണ്ട് الر ّ ُ ب ُ ع ُ നാലിലൊന്ന് നിങ്ങൾ വിട്ടുപോയതിൽനിന്ന് നിങ്ങൾക്കില്ലെങ്കിൽ ٌ و സന്താനം എനി(-എന്നാൽ) ഉണ്ടായിരുന്നാൽ നിങ്ങൾക്ക് സന്താനം എന്നാലവർക്കുണ്ട് الث ُّ م ُ ن ُ എട്ടിലൊന്ന് നിങ്ങൾ വിട്ടുപോയതിൽനിന്ന് വസ്വിയ്യത്തിനുശേഷം ت ُ وص ُ ون َ നിങ്ങൾ വസ്വിയ്യത്തുചെയ്യുന്ന ِ َ ا അതിനെപ്പറ്റി അല്ലെങ്കിൽ കടത്തിന് ഉണ്ടായാൽ ر َ ج ُ ل ٌ വല്ല(-ഒരു) പുരുഷനും ي ُ ور َ ث ُ അനന്തരമെടുക്കപ്പെടുന്നു ً َ ك َ لا കലാലത്തായിട്ട് (പിതാവും മക്കളുമില്ലാതെ) അല്ലെങ്കിൽ വല്ല(-ഒരു) സ്ത്രീയും അവന് (അയാൾക്ക്) ഒരു സഹോദരനുമുണ്ട് അല്ലെങ്കിൽ ഒരു സഹോദരി എന്നാൽ ആ രണ്ട് പേരിൽ ഓരോരുത്തർക്കും الس ُّ د ُ س ُ ആറിലൊന്ന് എനി അവരായിരുന്നെങ്കിൽ കൂടുതലുള്ളവർ, അധികമുള്ളവർ അതിനെക്കാൾ ْ ُ ഠ ف َ എന്നാലവർ പങ്കുകാരാകുന്നു الث മൂന്നിലൊന്നിൽ ഒരുവസ്വിയ്യത്തിന് ശേഷം അതിനെപ്പറ്റി വസ്വിയ്യത്ത് ചെയ്യപ്പെടുന്ന അല്ലെങ്കിൽ കടത്തിന് -അന്യോന്യം ഉപദ്രവമുണ്ടാക്കാത്ത നിലയിൽ വസ്വിയ്യത്ത് (കൽപന), വസ്വിയ്യത്തായിട്ട് َ ن ِ م ِ َّ اللها അല്ലാഹുവിൽനിന്ന് ُ َّ اللها َ و അല്ലാഹുവാകട്ടെ ٌ ع َ ل ِ സർവ്വജ്ഞനാണ് ٌ ح َ ل ِ സഹനശീലനാണ്. മാതാപിതാക്കളുടെയും മക്കളുടെയും അവകാശവിഹിതം വിവരിച്ച ശേഷം ഭാര്യാഭർത്താക്കളുടെയും മറ്റും അവകാശങ്ങൾ വിവരിക്കുകയാണ്. ഇൗ വചനത്തിലടങ്ങിയ വിധികൾ ഇങ്ങിനെ സംഗ്രഹിക്കാം: (1) സ്ത്രീ മരിക്കുമ്പോൾ അവൾക്ക് മക്കളില്ലെങ്കിൽ അവളുടെ ഭർ ത്താവിന് പകുതിയും, നാലിലൊന്നുമായിരിക്കും അവകാശം. (2) പുരുഷൻ മരണപ്പെടുമ്പോൾ അവനു മക്കളില്ലെങ്കിൽ ഭാര്യക്ക് നാലിലൊന്നും,- എട്ടിലൊന്നും - ഭർത്താവിന്റെ പകുതി - അവകാശമായിരിക്കും. ഒരാൾക്ക് ഒന്നിലധികം ഇതിൽ മാറ്റമില്ല . ആ ഓഹരി അവർക്കിടയിൽ സമമായി ഭാഗിക്കേണ്ടതാണ്. മുമ്പ് പറഞ്ഞതുപോലെ, മ ക്കൾ ഒന്നോ അധികമോ, ആണോ പെണ്ണോ എന്ന വ്യത്യാസം ഇവിടെയും പരിഗണിക്കപ്പെടുകയില്ല. മരണപ്പെട്ട ആൾക്ക് ഇല്ലേ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ആ മ ക്കൾ വേറൊരു വിവാഹത്തിൽ ജനിച്ചവരായാലും ശരി. സ്വന്തം ആൺമക്കളുടെ മക്കളുണ്ടായിരുന്നാലും സ്ഥിതി ഇതുതന്നെയാകുന്നു. (3) ഒരാൾ മരണപ്പെടുമ്പോൾ അയാളുടെ പിതാവോ മക്കളോ ജീവിച്ചിരിപ്പില്ലെങ്കിൽ അയാളെപ്പറ്റി (കലാലത്ത്) എന്ന് പറയപ്പെടുന്നു. അകന്ന കുടുംബം എന്നുദ്ദേശ്യം. ഇങ്ങിനെ വരുമ്പോൾ അയാളുടെ ഉമ്മയൊത്ത ഒരു സഹോദരനോ സഹോദരിയോ ഉെണ്ടങ്കിൽ അവർക്ക് ആറിലൊന്ന് അവകാശമുണ്ട്. ഇവർ ഒന്നിലധികം എല്ലാവർക്കും കൂടി മൂന്നിലൊന്നും ലഭിക്കും. ഇവരെ സംബ -ന്ധിച്ചേടത്തോളം ആണിനും പെണ്ണിനും ഒരേ സ്ഥാനമാണുള്ളത്. അവരുടെ ഓഹരി അവ ർക്ക് സമമായി ഭാഗിക്കാം. "കലാലത്തി'ന്റെ രൂപത്തിലേ മാതാവ് മാത്രം ഒത്ത സഹോദര സഹോദ -രികൾക്ക് അവകാശം നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ. ഈ സഹോദരങ്ങളെപ്പറ്റി വർ ഉമ്മയൊത്തവരായിരിക്കണമെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും താഴെ 176-ാം വചനത്തിൽ "കലാലത്തി'നെപ്പറ്റി വീണ്ടും പ്രസ്താവിക്കുന്നുണ്ട്. സഹോദരസ -ഹോദരികളുടെ അവകാശം പെൺമക്കളുടെ അവകാശംപോലെത്തന്നെയാണെന്ന് അവി ടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, അത് "അസ്വബഃ'ക്കാരായി വരുന്ന സഹോദരികളെ - മാതാവും പിതാവും ഒത്തവരെയോ, പിതാവ് - മാത്രം ഉദ്ദേശിച്ചായിരിക്കുവാനേ തരമുള്ളൂ. അതിനാൽ, ഇവിടെ പറഞ്ഞ സഹോദര സഹോദരികളെ കൊണ്ടുദ്ദേശ്യം ഉമ്മമാത്രം ഒത്തവരായിരിക്കുമെന്ന് വ്യക്തമാകുന്നു. ഈ കാര്യത്തിൽ ക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. കഴിഞ്ഞ വചനത്തിൽ ഒരു പ്രാവശ്യം വ്യക്തമാക്കിയ ഒരു ഉപാധി - മര -ണപ്പെട്ടവൻ വല്ല വസ്വിയ്യത്തും അതും, അവന് അതും കഴിച്ചശേഷമേ സ്വത്ത് ഭാഗിക്കുവാൻ പാടുള്ളൂവെന്ന സംഗതി - ഈ വചനത്തിൽ ഓരോ വിധിയോടൊപ്പവും ആവർത്തിച്ചുകൊണ്ട് അല്ലാഹു മൂന്ന് പ്രാവശ്യം ഓർമപ്പെടുത്തിയിരിക്കുന്നു. മനുഷ്യരുടെ ധനക്കൊതി നിമിത്തം പലപ്പോഴും അക്കാര്യം ഗൗനിക്കപ്പെടാതിരിക്കുവാൻ ഇടയുള്ളതു കൊണ്ടായിരിക്കും അല്ലാഹു അത് വീണ്ടും വീണ്ടും ഉണർത്തുന്നതെന്ന് തീർച്ചതന്നെ. എന്നിട്ടുപോലും ജനങ്ങൾ അത് വേണ്ടത്ര ഗൗനിക്കാറില്ലെന്നുള്ളതാണ് അനുഭവം. ഓരോ സത്യവിശ്വാസിയാ യ അവകാശിയും ഗൗരവപൂർവ്വംമനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അവസാനം പരസ്പരം ഉപദ്രവമുണ്ടാക്കപ്പെടാത്ത വിധം എന്ന് കൂടിപറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. വസ്വിയ്യത്തിന്റെ കാര്യത്തിലോ കടത്തിന്റെ കാര്യത്തിലോ ആരും ആരോടും ഉപദ്രവം ചെയ്വാൻ ഇടവരരുതെന്നാണല്ലോ ഇതിന്റെ അർഥം. ഇക്കാര്യം എല്ലാ -യിടത്തും ബാധകമാണെങ്കിലും ഇവിടെ പ്രത്യേകം എടുത്തു പറയുവാൻ കാരണമുണ്ട്. മരണപ്പെട്ടവന്റെ അടുത്ത കുടുംബങ്ങൾ ഇല്ലാത്തപ്പോഴാണ് "കലാലത്തു'−ാകുന്നത്. അവകാശികളിൽ അടുത്ത ബന്ധമുള്ളവർ ഇല്ലെന്ന് വരുമ്പോൾ, അകന്ന അവകാശി -കൾക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് തടയുവാൻവേണ്ടി വല്ല വസ്വിയ്യത്തും അല്ലെങ്കിൽ വല്ല ക്രയവിക്രയങ്ങളും വഴി സ്വത്തിൻമേൽ കടം വരുത്തിവെച്ചോ അവർക്ക് ഉപദ്രവം ചെയ്യുന്ന സ്വത്തുടമകൾ പലപ്പോഴും ഉണ്ടായിരിക്കും. നേരെമറിച്ച് മരണപ്പെട്ട ആളുമായി അടുത്ത ബന്ധമില്ലാത്ത അകന്ന അവകാശികൾ തങ്ങൾ വീണുകിട്ടുന്ന അവകാശ ലഹരിയിൽ ആ സ്വത്തിൽ നിന്ന് ടണ്ടബാധ്യതകളെ അവഗണിക്കലും സ്വാഭാവികമാണ്. ഇതെല്ലാം നിത്യവും നുഭവത്തിൽ കാണുന്ന കാര്യങ്ങളാണല്ലോ. ഒരാളുടെ വസ്വിയ്യത്ത് പാലിക്കുന്നതിലും , കടം കൊടുത്ത് തീർക്കുന്നതിലും അയാളുടെ പിതാക്കൾക്കും മക്കൾക്കും ഉണ്ടാകുന്നത്ര ഉൽസാഹം അകന്ന ബന്ധുക്കൾക്കുണ്ടായിരിക്കയില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും മനുഷ്യന്റെ മനഃശ്ശാസ്ത്രം ഏറ്റവും അറിയുന്നവനായ അല്ലാഹു ഇങ്ങിനെ രു ഉപാധികൂടി ഇവിടെ പ്രസ്താവിച്ചതും, വസ്വിയ്യത്തിന്റെയും കടത്തിന്റെയും കാ ര്യം ആവർത്തിച്ചു പറഞ്ഞതും. ملعا ّ اللها റസൂൽ അരുളിച്ചെയ്തതായി അബൂഹുറയ്റഃ(-റ) ഉദ്ധരിക്കുന്നു: "ഒ രു പുരുഷൻ, അല്ലെങ്കിൽ സ്ത്രീ അറുപതുകൊല്ലം അല്ലാഹുവിനെ അനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവനുമരണം ആസന്നമാകുന്നു. അപ്പോ ൾ അവൻ വസ്വിയ്യത്തിൽ ഉപദ്രവമുണ്ടാക്കുന്നു. അങ്ങനെ, അവർക്ക് നരകം സ്ഥാപിതമാ -യിത്തീരുന്നു.' തുടർന്നുകൊണ്ട് അബൂഹുറയ്റഃ(-റ) എന്ന് തുടങ്ങിയ ഈ വാക്യങ്ങൾ ഓതുകയും ചെയ്തു. (ദാ; തി; ജ) ഇമാം അഹ്മദ്(-റ) ഉദ്ധരിച്ച ഒരു രിവായത്തിൽ ഈ ആശയം കൂടുതൽ വിശദീകരിച്ചു കാണാം; അടുത്ത അവകാശികൾ ഇല്ലാത്തവരോ, ഉെണ്ടങ്കിൽതന്നെ വ്യക്തിപരമായ വല്ല കാരണത്താലും അവർക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവരോ ആയ ആളുകൾ മേൽ പ്രസ്താവിച്ച കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാകുന്നു. അവകാശികളെ തടയുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യ -ത്തോടെ അവർ നടത്തുന്ന ദാനധർമങ്ങൾ, വസ്വിയ്യത്തുകൾ, വക്വ്ഫുകൾ, കൈമാറ്റങ്ങൾ ഇവ -യൊന്നും തന്നെ അല്ലാഹുവിങ്കൽ സ്വീകാര്യമായിരിക്കുകയില്ല. ബാഹ്യത്തിൽ - അല്ലെങ്കിൽ നിയമത്തിന്റെ വീക്ഷണത്തിൽ - അവ സൽക്കർമങ്ങളായി കരുതപ്പെട്ടാലും അല്ലാഹുവിങ്കൽ അതൊക്കെ ദുഷ്കർമങ്ങളായിരിക്കുമെന്ന് അവർ ഓർക്കേണ്ടതാ -ണ്. കഴിഞ്ഞ വചനത്തിന്റെയും, ഈ വചനത്തിന്റെയും അവസാന ഭാഗം ഒന്ന് ശാന്തമാ യി മനസ്സിരുത്തിയാൽതന്നെ ഇത് മനസ്സിലാക്കാം. വസ്വിയ്യത്ത് ചെയ്യുന്നതിലും, അത് നടപ്പിൽ വരുത്തുന്നതിലും അക്രമം പ്രവർത്തിക്കുന്നതിനെയും, അനന്തരാവകാശം ലഭിക്കുന്നവർക്ക് അതിന് പുറമെ വസ്വിയ്യത്തുകൂടി ചെയ്യുന്നതിനെയും വിരോധി -ച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതാണ്. ചിലതൊക്കെ സൂറത്തുൽ ബക്വറഃയിൽ കഴിഞ്ഞു പോയിട്ടുമുണ്ട്. മേൽകണ്ടനിയമങ്ങളും, ഉപദേശനിർദ്ദേശങ്ങളുമെല്ലാം നൽകിയശേഷം പിന്നെയും അല്ലാഹു പറയുന്നു: ഇതെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള വസ്വിയ്യത്താണ് اللها ) അല്ലാഹു എല്ലാം അറിയുന്നവനാണ്, അവൻ വളരെ സഹനശീലനാണ് اللها എന്നൊക്കെ. ഈ വാക്യങ്ങളിൽ അടങ്ങിയ ഗൗരവത്തെയും അവ-
4:13–14تِلۡكَ حُدُودُ ٱللَّهِۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ
(13) ت ِ ل ْ ك َ അത്, അതിർത്തി (പരിധി)-കളാണ് ِ َّ اللها അല്ലാഹുവിന്റെ അനുസരിക്കുന്നുവോ َ َّ اللها അല്ലാഹുവിനെ അവന്റെ റസൂലിനെയും അവനെ അവൻ പ്രവേശിപ്പിക്കും സ്വർഗങ്ങളിൽ നടക്കുന്ന, ഒഴുകും അവയുടെ അടിഭാഗത്തിലൂടെ ْ َ ار ُ ഋالأ നദി (അരുവി)- -നിത്യവാസികളായിട്ട് َ ا ഡ ف ِ അവയിൽ -അത്, അതാകട്ടെ നേട്ടം, വിജയം വമ്പിച്ച, മഹാ (14) (ആരെങ്കിലും) എതിര് പ്രവർത്തിക്കുന്നുവോ, അനുസരണക്കേടുചെയ്യുന്നതായാൽ َ َّ اللها അല്ലാഹുവിനും അവന്റെ റസൂലിനും വിട്ടുകടക്കുകയും, അതിക്രമിക്കുകയും അവന്റെ അതിർത്തികളെ അവൻ അവനെ പ്രവേശിപ്പിക്കും ن َ ار ً ا അഗ്നിയിൽ അതിൽ നിത്യവാസിയായിക്കൊണ്ട് അവന് ശിക്ഷയുമുണ്ട് م ُ ه ِ ين ٌ നിന്ദിക്കുന്ന, അപമാനകരമായ (13) അവ (ഒക്കെയും) അല്ലാഹുവിന്റെ (നിയമ)-അതിർത്തികളാകുന്നു. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആർ അനുസരിക്കുന്നുവോ അവരെ അവൻ അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാണ്; അതിൽ(-അവർ) നിത്യവാസികളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം! (14) ആർ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയും, അവന്റെ (നിയമ) അതിർത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവൻ അഗ്നിയിൽ പ്രവേശിപ്പിക്കും - അതിൽ (അവൻ) നിത്യവാസിയായിക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയുമുണ്ടായിരിക്കും. യുടെ അർഥ വിശാലതയെയും സംബന്ധിച്ച് സൽബുദ്ധിയും സത്യവിശ്വാസവുമുള്ള എല്ലാവർക്കും ഏറെക്കുറെ ആലോചിച്ചറിയാവുന്നതാണ്. അല്ലാഹുവിന്റെ നിയമാതിർത്തികളെ സത്യവിശ്വാസികൾ ലംഘിക്കാതിരിക്കുവാൻ വേണ്ടി -യാണിതെല്ലാം. ഇത്രകൊണ്ടും മതിയാക്കാതെ വീണ്ടും അല്ലാഹു തുടർന്ന് പറയുന്നത് നോ ക്കുക:- ഒരു വ്യാഖ്യാനത്തിന്റെയൊ വിവരണത്തിന്റെയോ സഹായം തതന്നെ സ്പഷ്ടമാണ് ഈ വചനങ്ങൾ. മേൽ പ്രസ്താവിച്ച നിയമാതിർത്തി -കൾ ലംഘിക്കുകയും മറികടക്കുകയും ചെയ്യുന്നവർക്ക് കനത്ത ഒരു താക്കീതും, അവ വേണ്ടതുപോലെ പാലിക്കുന്നവ ർക്ക് മഹത്തായ ഒരു വാഗ്ദാനവുമാണിത്. കൂടാതെ, അല്ലാഹുവിന്റെ വചനങ്ങൾക്കും, നിയമങ്ങൾക്കും റസൂൽ തിരുമേനി - അവിടുത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും - നൽകിക്കാണിച്ചുതന്ന വ്യാഖ്യാനങ്ങൾ സ്വീകരിക്കൽ നിർബന്ധമാണെന്നും ഇത് മുഖേന അല്ലാഹു അറിയിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ടാണ് അതിന് നിന്ദ്യകരമായ പ്രത്യേകം താക്കീത് ചെയ്തിരിക്കുന്നത്. അല്ലാഹു നിശ്ച -യിച്ച സ്വത്തവകാശക്രമം ശരിക്ക് പാലിക്കാത്തവരെ പൊതുവിലും, അതിൽ തിരുത്തൽവാദവുമായി രംഗത്തിറങ്ങുന്നവരെ പ്രത്യേകിച്ചും ബാധിക്കുന്നതാണ് ഈ കനത്ത താക്കീ -ത്. വിഭാഗം - 3
4:15–16وَٱلَّـٰتِي يَأۡتِينَ ٱلۡفَٰحِشَةَ مِن نِّسَآئِكُمۡ فَٱسۡتَشۡهِدُواْ عَلَيۡهِنَّ أَرۡبَعَةٗ مِّنكُمۡۖ فَإِن شَهِدُواْ فَأَمۡسِكُوهُنَّ فِي ٱلۡبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلۡمَوۡتُ أَوۡ يَجۡعَلَ ٱللَّهُ لَهُنَّ سَبِيلٗا
وَٱلَّذَانِ يَأۡتِيَٰنِهَا مِنكُمۡ فَـَٔاذُوهُمَاۖ فَإِن تَابَا وَأَصۡلَحَا فَأَعۡرِضُواْ عَنۡهُمَآۗ إِنَّ ٱللَّهَ كَانَ تَوَّابٗا رَّحِيمًا
(15) നിങ്ങളുടെ സ്ത്രീകളിൽ നിന്ന് നീചവൃത്തി ചെയ്യുന്നവർ (ആരോ), അവരുടെ മേൽ നിങ്ങളിൽ നിന്നുള്ള നാലുപേരെ നിങ്ങൾ സാക്ഷികൊണ്ടുവരുവിൻ. എന്നിട്ട്, അവർ സാക്ഷ്യം വഹിച്ചെങ്കിൽ അവരെ ധ ആ സ്ത്രീകളെ പ നിങ്ങൾ വീടുകളിൽ (തടഞ്ഞു) വെച്ച്കൊണ്ടിരിക്കുവിൻ, മരണം അവരെ പൂർണമായെടുക്കുകയോ, അല്ലെങ്കിൽ അല്ലാഹു അവർക്കൊരുമാർഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരേക്കും. (16) നിങ്ങളിൽ നിന്നും അത് (നീചവൃത്തി) ചെയ്യുന്ന രണ്ടുപേർ (ആരോ), അവരെ രണ്ടാളെയും നിങ്ങൾ പീഡിപ്പിച്ചു (അഥവാ സ്വൈരം കെടുത്തി) കൊള്ളുവിൻ. എനി, അവർ രണ്ടുപേരും പശ്ചാത്തപിക്കുകയും, നന്നായി വർത്തിക്കുകയും ചെയ്തെങ്കിൽ നിങ്ങൾ അവരെ സംബന്ധിച്ചു തിരിഞ്ഞുകളയുവിൻ. നിശ്ചയമായും അല്ലാഹു, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമാകുന്നു. വചനങ്ങൾക്ക് ഒന്നിലധികം വ്യാഖ്യാനം നൽകപ്പെട്ടു കാണാമെങ്കിലും ആദ്യത്തെ വചനം വ്യഭിചാരം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണെന്നും, നീചവൃത്തി കൊണ്ടുദ്ദേശ്യം വ്യഭിചാരമാണെന്നുമാകുന്നു ഭൂരിപക്ഷാഭിപ്രായം. ഹദീഥിന്റെ പിൻബലവും ഈ അഭിപ്രായത്തിനുണ്ട്. നിലവിലുള്ള ഇസ്ലാമി ക നിയമങ്ങളിൽ പലതും ഒരേ അടിക്ക് നടപ്പിൽ വരുത്താതെ ക്രമേണയായിട്ടാണ് നടപ്പാക്ക -പ്പെട്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ഒന്നാണിതെന്നും, വ്യഭിചാരക്കുറ്റത്തിന്റെ ശിക്ഷാനിയമം സൂറത്തുന്നൂറിൽ അവതരിപ്പിക്കുന്നതിനുമുമ്പ് വ്യഭിചാരത്തിനുള്ള താൽക്കാലിക ശിക്ഷയാണ് ഇതിൽ പ്രസ്താവിച്ചിരിക്കുന്നതെന്നും, സൂറത്തുന്നൂറിലെ ശിക്ഷ നടപ്പിൽ വന്നതോടെ ഈ ശിക്ഷയുടെ കാലം അവസാനിച്ചുവെന്നും അവർ പറയുന്നു. ഇതനുസരിച്ച് ഇൗ വചനത്തിന്റെ സാരം ഇങ്ങിനെയായിരിക്കും: സത്യവിശ്വാസികളിൽപെട്ട സ്ത്രീക ൾ വ്യഭിചാരം ചെയ്യുകയും, അത് നാലു സാക്ഷികൾ മുഖാന്തിരം തെളിയുകയും ചെയ്താൽ, മര ണം മുഖേന അവരുടെ ആയുഷ്ക്കാലം അവസാനിക്കുന്നതുവരേക്ക് - അല്ലെങ്കിൽ വരെ സംബന്ധിച്ച് സ്വീകരിക്കേണ്ടുന്ന മറ്റൊരു പോംവഴി അല്ലാഹു ഏർപ്പെടുത്തുന്നതു -വരേക്ക് - അവരെ വെളിയിൽ പോകുവാൻ അനുവദിക്കാതെ വീട്ടുതടങ്കലിൽവെക്കണം. പിന്നീട് വ്യഭിചാരത്തിനുള്ള സ്ഥിരമായ ശിക്ഷാ നടപടി അവതരിച്ചതോടുകൂടി ആ നിയമം നടപ്പിൽ വരുകയും, വീട്ടുതടങ്കൽ നിയമം കാലഹരണപ്പെടുകയും ചെയ്തു. "അല്ലാഹു അവർക്ക് ഒരു മാർഗം ഉണ്ടാക്കിയിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് വ്യഭിചാരത്തിന്റെ ശിക്ഷാ നടപടിയാണത് എന്ന് നബി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. (മു; ദാ; ജ; തി) ഇതൊരു സ്ഥിരമായ നിയമമല്ലെന്നും, താൽക്കാലിക നിയമമായിരുന്നുവെന്നും ആയത്തിലെ വാക്കുകൾതന്നെ അറിയിക്കുന്ന സ്ഥിതിക്ക് വ്യഭിചാരമല്ലാത്ത്ര പകൃതിവിരുദ്ധ- (15) ِ و َ اللا യതൊരു സ്ത്രീകൾ കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന നീചവൃത്തി, ദുർവൃത്തിയിൽ നിങ്ങളുടെ സ്ത്രീകളിൽനിന്ന് ക്ക ف َ اس ْ നിങ്ങൾ സാക്ഷി കൊണ്ടു വരുവിൻ, സാക്ഷ്യം തേടുവിൻ അവരുടെമേൽ (എതിരെ) നാലുപേരെ, നാലാളോട് നിങ്ങളിൽനിന്നുള്ള എന്നിട്ട് അവർ സാക്ഷിനിന്നാൽ, സാക്ഷ്യം വഹിച്ചെങ്കിൽ എന്നാലവരെ നിങ്ങൾ പിടിച്ചുവെക്കുവിൻ, വെച്ചുകൊണ്ടിരിക്കുവിൻ വീടുകളിൽ അവരെ പൂർത്തിയായെടുക്കുന്നതുവരെ അല്ലെങ്കിൽ ആക്കുന്ന (ഉണ്ടാക്കുന്ന - ഏർപ്പെടുത്തുന്ന)-തുവരെ ُ َّ اللها അല്ലാഹു َ ُ ن َّ അവർക്ക് س َ ب ِ يلا ഒരു മാർഗം, വഴി (16) ّ ان ِلا َ و യാതൊരു രണ്ടാൾ ِ َ اഋي അത് കൊണ്ടുവരുന്നു(-ചെയ്യുന്ന) നിങ്ങളിൽനിന്ന് അവരെ രണ്ടുപേരെയും നിങ്ങൾ പീഡിപ്പിച്ചു(-സ്വൈരം കെടുത്തി - എനി അവർ രണ്ടാളും പശ്ചാത്തപിച്ചാൽ, മടങ്ങിയെങ്കിൽ അവർ നന്നായിത്തീരുകയും, നല്ലത് പ്രവർത്തിക്കുകയും, നന്നാക്കുകയും ചെയ് തു ْ ِ ض ُ وا ക്ല ف َ أ َ എന്നാൽ നിങ്ങൾ തിരിഞ്ഞു കളയുവിൻ, അവഗണിക്കുവിൻ അവരെ രണ്ടുപേരെ സംബന്ധിച്ച്, അവരിൽനിന്ന് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു വളരെ പശ്ചാത്താപം സ്വീകരിക്കുന്നവൻ കരുണാനിധി മായ നീചവൃത്തികൾക്കുള്ള സ്ഥിരം ശിക്ഷാനിയമമായി ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നതിനു വലിയ പ്രസക്തി കാണുന്നില്ല. ملعا ّ اللها രണ്ടാമത്തെ വചനം, കാമവികാര നിവൃത്തിക്കായി നിഷിദ്ധ മാർഗങ്ങൾ സ്വീകരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഉദ്ദേശിച്ചാണെന്നാണ് പലരുടെയും അഭിപ്രായം. പ്രകൃതി വിരുദ്ധമായ നീചവൃത്തി ചെയ്യുന്ന പുരുഷന്മാരെക്കുറിച്ചാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. (അല്ലാഹുവിനറിയാം) അവ രെ രണ്ടാളെയും - നീചവൃത്തി ചെയ്യുന്ന ആളെയും ചെയ്യപ്പെടുന്ന ആളെയും---പീഡിപ്പിക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യം പ്രഹരിക്കുക, ശകാരിക്കുക, അപമാനിക്കുക മുതലായവയാകുന്നു. വീട്ടുതടങ്കലിൽ വെക്കുന്നത് ഒരു തരം ശിക്ഷയാണെന്നുള്ളതിന് പുറമെ, അത്തരം ദുർവൃത്തികളിൽ അകപ്പെടുന്നതിനുള്ള അവസരം ഇല്ലാതാക്കലുമാണല്ലോ അത്. ഈ വചനങ്ങൾ വ്യഭിചാരത്തെ ഉദ്ദേശിച്ചായാലും, വ്യഭിചാരം അല്ലാത്ത പ്രകൃതി വിരുദ്ധമായ മറ്റു നീചവൃത്തികളെ ഉദ്ദേശിച്ചായാലും ശരി, വരുടെ കുറ്റം വമ്പിച്ചതാണെന്നുള്ളതിൽ ആർക്കും തർക്കമില്ല. എന്നാലും അവർ മനഃപൂർവ്വം ഖേദിച്ച് മടങ്ങുകയും സൽപ്രവൃത്തികൾ ചെയ്തു നന്നായിത്തീരുകയും ചെയ്യുന്ന -പക്ഷം അവരുടെമേൽ പിന്നീട് നടപടി എടുക്കേണ്ടതില്ലെന്നും, അല്ലാഹു അവരുടെ ഖേദം സ്വീകരിക്കുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. അടുത്ത വചനത്തിൽ, എങ്ങിനെയുള്ള പശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുകയെന്ന് വിവരിക്കുന്നു:-
4:17–18إِنَّمَا ٱلتَّوۡبَةُ عَلَى ٱللَّهِ لِلَّذِينَ يَعۡمَلُونَ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ يَتُوبُونَ مِن قَرِيبٖ فَأُوْلَـٰٓئِكَ يَتُوبُ ٱللَّهُ عَلَيۡهِمۡۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
وَلَيۡسَتِ ٱلتَّوۡبَةُ لِلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلۡمَوۡتُ قَالَ إِنِّي تُبۡتُ ٱلۡـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمۡ كُفَّارٌۚ أُوْلَـٰٓئِكَ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا
(17) നിശ്ചയമായും, അല്ലാഹുവിന്റെമേൽ പശ്ചാത്താപം സ്വീകരിക്കൽ (ബാധ്യത) ഉള്ളത്, വിഡ്ഢിത്തം നിമിത്തം തിന്മ പ്രവർത്തിക്കുകയും, പിന്നീട് അടുത്തു (തന്നെ) പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്ക് (മാത്രം) ആകുന്നു. എന്നാൽ, അക്കൂട്ടർ---അവരുടെ മേൽ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു സർവ്വജ്ഞനും അഗാധജ്ഞനുമാകുന്നു. (18) യാതൊരു കൂട്ടർക്കല്ല പശ്ചാത്താപം (സ്വീകരിക്കൽ നിശ്ചയിക്കപ്പെട്ടിട്ട്) ഉള്ളത്: അവർ തിന്മകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും; അങ്ങനെ, അവരിലൊരാൾക്ക് മരണം ആസന്നമായാൽ അവൻ പറയുകയായി: "നിശ്ചയമായും, ഞാൻ ഇപ്പോൾ പശ്ചാത്തപിച്ചിരിക്കുന്നു' എന്ന്. അവിശ്വാസികളായുംകൊണ്ട് വളരെ ഗൗരപൂർവ്വം മനസ്സിരുത്തേണ്ടുന്ന വചനങ്ങളാണിവ രണ്ടും. അവിവേകവും, വിഡ്ഢിത്തവും കാരണം തിന്മകൾ ചെയ്തേക്കുക മനുഷ്യസഹജമാ യ സ്വഭാവമാകുന്നു. എന്നാൽ, കുറ്റകരമായ കാര്യങ്ങൾ പ്രവർത്തിച്ചശേഷം താമസിയാതെ അതിൽനിന്ന് ഖേ ദിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. നേരെമറിച്ച് കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും മരണം വരുമ്പോൾ ഖേദം പ്രകടിപ്പിച്ച് മടങ്ങുകയും ചെയ്യുന്നവരുടെയും, അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുന്നവരുടെയും പശ്ചാത്താപം അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായിരിക്കുകയുമില്ല എന്നത്രെ ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം. പശ്ചാത്താപം എന്ന് ർഥം കൽപിച്ച എന്ന വാക്കിന്റെ സാക്ഷാൽ അർഥം "മടക്കം, ഖേദം' എന്നൊക്കെയാണെന്നും, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം മടക്കം കൊണ്ടുദ്ദേശ്യം പശ്ചാത്താപം സ്വീകരിക്കുക എന്നാണെന്നും മുമ്പ് നാം പ്രസ്താവിച്ചിട്ടുണ്ടല്ലോ. വിഡ്ഢിത്തം നിമിത്തം തെറ്റ് ചെയ്യുകയും, ഉടനെ പശ്ചാത്തപിക്കുക യും ചെയ്യുന്നവരുടെ പശ്ചാത്താപം മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂവെന്നല്ല - അങ്ങിനെയുള്ളവരുടെ പശ്ചാത്താപം സ്വീകരിക്കൽ മാത്രമേ അല്ലാഹുവിന് ബാധ്യതയുള്ളൂ എന്നത്രെ - അല്ലാഹു പറഞ്ഞത്. അപ്പോൾ, അങ്ങിനെയല്ലാത്തവരുടെ - കല് പിച്ചുകൂട്ടി തെറ്റു (17) الت നിശ്ചയമായും പശ്ചാത്താപം (സ്വീകരിക്കൽ) َ ക്ഷ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ (ബാധ്യത) യാതൊരു കൂട്ടർക്കാണുള്ളത് അവർ പ്രവർത്തിക്കും الس ُّ وء َ തിന്മ വിഡ്ഢിത്തം നിമിത്തം, അവിവേകം (അജ്ഞത)-കൊണ്ട് َ ّ ُ ഗ്ഗ പിന്നെ അവർ പശ്ചാത്തപിക്കും, ഖേദിച്ചു മടങ്ങും അടുത്ത്(-തന്നെ) ِ ك َ ഗ്ല ف َ أ ُ ول َ എന്നാൽ അക്കൂട്ടർ ي َ ت ُ وب ُ പശ്ചാത്താപം സ്വീകരിക്കും ُ َّ اللها -അല്ലാഹു അവരുടെ االله അല്ലാഹു ആകുന്നുതാനും സർവ്വജ്ഞൻ അഗാധജ്ഞൻ (18) അല്ല, ഇല്ല الت പശ്ചാത്താപം യാതൊരുകൂട്ടർക്ക് അവർ പ്രവർത്തിക്കും, പ്രവർത്തിച്ചുകൊണ്ടിരിക്കും الس തിന്മകളെ അങ്ങനെ ആസന്നമായാൽ -അവരിലൊരാൾക്ക് മരണം َ لا َ ق അവൻ പറയും, പറയുകയായി ّ ِ ങ്ക നിശ്ചയമായും ഞാൻ പശ്ചാത്തപിച്ചു الآن َ ഇപ്പോൾ, ഇന്നേരം യാതൊരു കൂട്ടർക്കുമല്ല അവർ മരിക്കും അവർ അവിശ്വാസികളായിക്കൊണ്ട് ِ ك َ ഗ്ല أ ُ ول َ അക്കൂട്ടർ നാം ഒരുക്കി (തയ്യാറാക്കി) വെച്ചിരിക്കുന്നു ْ ُ ഠ ل َ അവർക്ക് ശിക്ഷ വേദനയേറിയ മരണപ്പെടുന്നവർക്കുമല്ല (പശ്ചാത്താപം സ്വീകരിക്കൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്). അക്കൂട്ടർ - അവർക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ചെയ്യുകയും, ഉടനെത്തന്നെ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവരുടെ - പശ്ചാത്താപം അല്ലാഹു സ്വീകരിച്ചെന്നും, സ്വീകരിച്ചില്ലെന്നും വരാം. രണ്ടും അവന്റെ ഉദ്ദേശ്യം അനുസരിച്ചായിരിക്കും സംഭവിക്കുക എന്നത്രെ താൽപര്യം . തന്നി ൽ പങ്കുചേർക്കുക ( شرك ) എന്നതല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കപ്പെടാവുന്നതാണെന്നും , അവയിൽനിന്നുള്ള പശ്ചാത്താപം അല്ലാഹു ഉദ്ദേശിക്കുന്നവരിൽനിന്ന് അവൻ സ്വീകരിക്കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളതാണല്ലോ. (48, 116 എന്നീ വചനങ്ങളും, 3 : 135 മുതലായ വചനങ്ങളും നോക്കുക). നബി അരുളിച്ചെയ്തതായി ഇബ്നു-ഉമർ(-റ) ഇപ്രകാരം ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു: "നിശ്ച -യമായും അടിയാനു (മനുഷ്യന്) മരണം തൊണ്ടക്കുഴിയിലെത്താത്തപ്പോഴെല്ലാം അവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.' (അ; തി; ജ; ഹാ) പക്ഷേ, കഴിവതും വേഗത്തിൽതന്നെയുള്ള പശ്ചാത്താപമായിരിക്കും കൂടുതൽ സ്വീകാര്യമായിത്തീരുക എന്നു പറയേണ്ടതില്ല. മരണവേളയിലെ ഖേദംകൊണ്ട് പ്രയോജനമില്ലെന്നും, അവിശ്വാസികളായി മരണപ്പെടുന്നവരുടെ പാപങ്ങൾ പൊറുക്കുകയില്ലെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു.
4:19يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَحِلُّ لَكُمۡ أَن تَرِثُواْ ٱلنِّسَآءَ كَرۡهٗاۖ وَلَا تَعۡضُلُوهُنَّ لِتَذۡهَبُواْ بِبَعۡضِ مَآ ءَاتَيۡتُمُوهُنَّ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَعَاشِرُوهُنَّ بِٱلۡمَعۡرُوفِۚ فَإِن كَرِهۡتُمُوهُنَّ فَعَسَىٰٓ أَن تَكۡرَهُواْ شَيۡـٔٗا وَيَجۡعَلَ ٱللَّهُ فِيهِ خَيۡرٗا كَثِيرٗا
(19) ഹേ, വിശ്വസിച്ചവരേ, സ്ത്രീകളെ നിർബ്ബന്ധപൂർവ്വം അനന്തരമെടുക്കൽ നിങ്ങൾക്ക് അനുവദനീയമാകുകയില്ല. നിങ്ങൾ അവർക്ക് നൽകിയതിൽ ചിലത് നിങ്ങൾക്ക് (കൈപറ്റി) കൊണ്ട് പോകുവാനായി അവരെ മുടക്കിയിടുകയും ചെയ്യരുത്; സുവ്യക്തമായ വല്ല നീചവൃത്തിയും അവർ കൊണ്ട് വരുന്നതായാലല്ലാതെ. ധ അപ്പോൾ വിരോധമില്ല പ . അവരോട് അവരുടെ (സദാചാര) മര്യാദ പ്രകാരം നിങ്ങൾ സഹവസിക്കുകയും ചെയ്യുവിൻ. എനി, നിങ്ങൾ അവരെ വെറുത്തുവെങ്കിൽ, (നിങ്ങൾ ഓർക്കുക) ഒരു കാര്യത്തെ നിങ്ങൾ വെറുക്കുകയും, അതിൽ അല്ലാഹു വളരെ നന്മ ആ (ക്കിവെ)-ക്കുകയും ചെയ്തേക്കാം. (19) ഹേ, വിശ്വസിച്ചവരേ ي َ ح ِ لُّ لا അനുവദനീയമാകുകയില്ല ل َ ُ م ْ നിങ്ങൾക്ക് നിങ്ങൾ അനന്തരമെടുക്കൽ ِ ّ س َ اء َ ചلا സ്ത്രീകളെ നിർബ്ബന്ധപൂർവ്വം അവരെ മുടക്കിയിടുകയും ചെയ്യരുത് നിങ്ങൾ പോകുവാൻവേണ്ടി ചിലതുമായി, ചില ഭാഗംകൊണ്ട് അവർക്ക് നിങ്ങൾ നൽകിയതിന്റെ (നൽകിയതിൽ) അവർ വന്നാലല്ലാതെ വല്ല നീചവൃത്തിയും കൊണ്ട്, ദുർവൃത്തിയുമായി സുവ്യക്തമായ, തെളിവായ സ്ത്രീകളെ നിർബ്ബന്ധപൂർവ്വം അനന്തരമെടുക്കുക എന്ന് പറഞ്ഞത് ജാഹിലിയ്യത്തിൽ ഉണ്ടായിരുന്ന ഒരു സമ്പ്രദായത്തെയാണ് സൂചിപ്പിക്കുന്നത്. രാൾ മരണപ്പെട്ടാൽ അയാളുടെ അവകാശികൾക്ക് അവരുടെ ഇഷ്ടംപോലെ എന്തും ചെയ്യാവുന്ന ഒരു അനന്തരസ്വത്തെന്ന പോലെയായിരുന്നു അയാളുടെ വിധവയായ ഭാര്യയെ അവർ കണക്കാക്കിയിരുന്നത്. അവൾക്കോ, അവളുടെ കുടുംബത്തിനോ അവളുടെ കാര്യത്തിൽ നിയന്ത്രണാധികാരമില്ല. ഇത്തരം സമ്പ്രദായങ്ങളെ ഈ വചനം നിരോധിക്കുന്നു. ഇബ്നു അബ്ബാസ്(-റ) പറയുകയാണ്: "ഒരു പുരുഷൻ മരണപ്പെട്ടാൽ, അവന്റെ ഭാര്യയെപ്പറ്റി കൂടുതൽ അർഹതയുള്ളത് അവന്റെ കൈകാര്യകർത്താക്കൾക്കായിരുന്നു. വർ വേണമെന്നുവെച്ചാൽ, അവരിൽ ചിലർ അവളെ വിവാഹം കഴിക്കും. വേണമെങ്കിൽ അവർ അവളെ (മറ്റാർക്കെങ്കിലും) വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യും . വേണമെങ്കിൽ വിവാഹം കഴിക്കാതെയുമിരിക്കും. അങ്ങനെ, അവളുടെ സ്വന്തക്കാരെക്കാൾ അവളെ സംബന്ധിച്ചുള്ള അർഹത അവർക്കായിരുന്നു. ഈ വിഷയത്തിലാണ് ഈ വചനം അവ -തരിച്ചത്.' (ബു; ദാ; ന.) അൽപം ചില വ്യത്യാസങ്ങളോടു കൂടി വേറെയും രിവായത്തുകൾ ഇതിനെപ്പറ്റി കാണാം. തുടർന്നുകൊണ്ട് മറ്റൊരു ദുഷിച്ച സമ്പ്രദായത്തെയും അല്ലാഹു ഈ വ ചനം മുഖേന നിഷിദ്ധമാക്കുന്നു. അതായത്, ഒരാൾക്ക് തന്റെ വെറുപ്പോ, അനിഷ്ടമോ ഉണ്ടായിത്തീർന്നാൽ, അവൻ അവളോട് നന്നായി പെരുമാറുകയോ, നല്ലനിലക്ക് പിരിച്ചയക്കുകയോ ചെയ്യാതെ അവളെ കഷ്ടപ്പെടുത്തുക. അങ്ങനെ, അവൾ വിവാഹിതയും അവിവാഹിതയും അല്ലാത്ത വിധത്തിലായിത്തീരുന്നു. ഇതിന്റെ പിന്നിലുള്ള ആവശ്യമാകട്ടെ, അവൾക്ക് അവൻ കൊടുത്തിട്ടുള്ള - കൊടുക്കേണ്ടതുള്ള - മഹ്ർ മുതലായവ മുഴുവനോ അതിന്റെ ഏതാനും ഭാഗമോ ഒഴിവാക്കികിട്ടുകയുമായിരിക്കും. ബുദ്ധിമുട്ടുമ്പോൾ, വിവാഹ ബന്ധത്തിൽ നിന്ന് മോചനം ലഭിക്കുവാ ൻവേണ്ടി അവൾ വല്ലതും ഒഴിവാക്കികൊടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്വാൻ നിർബന്ധിതയായിത്തീരുമല്ലോ. ഈ ദുഷിച്ച സമ്പ്രദായം ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്നതുപോലെ ചില മുസ്ലിംകൾക്കിടയിൽ ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഒരു അക്രമമാകുന്നു. ഈ അക്രമത്തിന്റെ പിന്നിലുള്ള ലക്ഷ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് "നിങ്ങൾ അവർക്ക് നൽകിയതിൽ ചിലത് നിങ്ങൾക്ക് കൊണ്ടുപോകുവാൻ വേണ്ടി നിങ്ങളവരെ മുടക്കിയിടരുത്' ( الخ എന്ന് അല്ലാഹു പറയുന്നത്. എന്നാൽ വ്യക്തമായ വല്ല നീചവൃത്തിയും അവർ ചെയ്യുന്ന പക്ഷം അങ്ങിനെ മുട - ക്കിയിടുന്നതിന് വിരോധമില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇവിടെ നീചവൃത്തി കൊണ്ടുദ്ദേശ്യം വ്യഭിചാരമാണെന്നാണ് പലരുടെയും അഭി്ര പായം. വ്യഭിചാരം മാത്രമല്ല, സ്വഭാവദോഷം, അനുസരണക്കേട്, പിണക്കം മുതലായ വ്യക്ത- അവരോട് നിങ്ങൾ സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിൻ സദാചാര(-മര്യാദ) പ്രകാരം (നല്ലനിലക്ക്) എനി നിങ്ങളവരെ വെറുത്താൽ, അവരോട് നിങ്ങൾക്ക് അതൃപ്തിയായാൽ അപ്പോൾ (എന്നാൽ) ആയേക്കാം നിങ്ങൾ വെറുക്കുക, അതൃപ്തിപ്പെടുക ഒരു കാര്യം, വസ്തു ആക്കുക(-ഏർപ്പെടുത്തുക - ഉണ്ടാക്കുക)യും ُ َّ اللها അല്ലാഹു ِ هي ِ ف അതിൽ خ َ ير ْ ً ا -നന്മ, ഗുണം വളരെ, ധാരാളം മായ ദുർവൃത്തികളും ഉൾപെടുമെന്നത്രെ മറ്റൊരു അഭിപ്രായം. ഈ അഭിപ്രായമാണ് ഇബ്നു ജരീർ(-റ) ശരിവെച്ചിരിക്കുന്നത്. ഇതാണ് നല്ല അഭി്ര പായമെന്ന് ഇബ്നു കഥീറും(-റ) പറഞ്ഞിരിക്കുന്നു. മോഷണവും അതിൽ ഉൾപെടുമെന്നും - ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്സീർ മനാർ കാണുക) ഏതായാലും ദുർവൃത്തി വ്യക്തമായി അറിയത്തക്കവിധം സ്പഷ്ടമായിരിക്കണം. ഊഹത്തെ വികാരത്തിന് ഉള്ള ആരോപണമായിരുന്നാൽ പോരാ, മേൽകണ്ടവല്ല ദുർവൃത്തിയും അവളിൽ നിന്ന് വ്യക്തമായി പ്രത്യക്ഷപ്പെടുമ്പോൾ - മറ്റു വഴികളില്ലെങ്കിൽ - അവന് അവളെ (പ്രതിഫലത്തിൻമേലുള്ള വിവാഹ മോചനത്തിന്) പ്രേരിപ്പിക്കത്തക്കവണ്ണം അവളോട് പെരുമാറ്റം കുടുസ്സാക്കാവു -ന്നതാണെന്ന് പലരും ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. - خ ُ لع - നെപ്പറ്റി 2 : 229 ൽ വിവരിച്ചിട്ടുള്ളത് ഓർക്കുക). പ്രസ്തുത രണ്ട് ദുഃസ്സമ്പ്രദായങ്ങളെയും നിരോധിച്ചശേഷം ഭാ ര്യാഭർത്താക്കളുടെ ദാമ്പത്യപരവും ഗാർഹികവും കുടുംബപരവുമായ വിജയങ്ങൾ നിദാനമായിത്തീരുന്ന ഒരു മഹത്തായ സദുപദേശമത്രെ (അവരോട് നിങ്ങൾ സദാചാര മര്യാദപ്രകാരം സഹവസിക്കുകയും ചെയ്യണം) എന്ന വാക്യം . സംസാരത്തിലും, പ്രവൃത്തിയിലും, പെരുമാറ്റത്തിലുമെല്ലാം തന്നെ കഴിവനുസരിച്ച് നല്ലപോലെ വർത്തിക്കണമെന്ന് സാരം. നബി പറയുന്നു: "നിങ്ങളിൽവെച്ച് ഉത്തമൻ നിങ്ങളിൽ തന്റെ വീട്ടുകാരോട് ഉത്തമനായിരിക്കും.' (തി; ജ.) "അവരുടെ - ഭാര്യമാരുടെ - മേൽ ഇങ്ങോട്ട് ബാദ്ധ്യതയുള്ളത്പോലെത്തന്നെ അവരോട് അങ്ങോട്ടും മര്യാദപ്ര -കാരം ബാദ്ധ്യതയുണ്ട്' എന്ന് (2:228) അല്ലാഹുവും പറഞ്ഞിട്ടുണ്ടല്ലോ. നബി തിരുമേനിയുടെ ഗാർഹിക ജീവിതത്തെപ്പറ്റി അറിയുന്നവർക്ക് ഈ വിഷയത്തിൽ ധാരാളം മാതൃക കാണാവുന്നതാണ്. സ്ത്രീ സഹജമായ ചില ദുഃസ്വഭാവങ്ങൾ സ്ത്രീകളിൽ പ്രകടമാ -കുക സാധാരണമാണ്. ഒരു ദോഷമല്ലെങ്കിൽ മറ്റൊരുദോഷം മിക്ക സ്ത്രീകളിലും ഉണ്ടായിരിക്കും. ചിലപ്പോൾ, സ്ത്രീകളെ കവച്ചുവെക്കുന്ന ദുഃസ്വഭാവങ്ങൾ പുരുഷന്മാരിലും ഉണ്ടായിരിക്കും. അങ്ങനെ, ഭർത്താക്കൾക്ക് ഭാര്യമാരോട് വെറുപ്പും അതൃപ്തിയും ഉണ്ടായിത്തീരുക സ്വാഭാവികമാണ്. ഇതിനുള്ള പരിഹാരമാർഗം ക്ഷമയും, സഹന -വുമാണെന്നും, അതായിരിക്കും ഭാവിയിൽ ഗുണകരമായി കലാശിക്കുകയെന്നുമാണ് അവസാനത്തെ വാക്യത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഭാര്യമാരോട് അനിഷ്ട വും വെറുപ്പും ഉണ്ടാകുമ്പോഴേക്കും അതിന് പ്രതികാര നടപടി എടുക്കുകയോ, വി വാഹ മോചനം നൽകുവാൻ ധൃതികൂട്ടുകയോ ചെയ്യാതെ സഹനപൂർവ്വം അവരെ അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുൻകൂട്ടി വിഭാവനം ചെയ്വാൻ കഴിയാത്ത പല ഗുണങ്ങളും അതുമൂലം അനുഭവപ്പെടുവാനുണ്ടായേക്കും എന്നത്രെ അല്ലാഹു പറഞ്ഞതിന്റെ സാരം. വാസ്തവത്തിൽ, അല്ലാഹുവിന്റെ ഈ ഉപദേശം ഭാര്യമാരുടെ കാര്യത്തിൽ മാത്രമല്ല, മക്കൾ, അയൽക്കാർ, ബന്ധുമിത്രാദികൾ മുതലായവരുടെ കാര്യങ്ങളിലെല്ലാം തന്നെ നാം ഓർത്തിരിക്കേണ്ടതുണ്ട്. സ്ത്രീകളെക്കുറിച്ച് പ്രത്യേകി ച്ചും, ഓർമിക്കേണ്ടതാണിത്. ഒരു സ്ത്രീ സൗന്ദര്യം കുറഞ്ഞവളാണെങ്കിലും സൽസ്വഭാവമുള്ളവളായിരിക്കാം. അല്ലെങ്കിൽ ഭർത്താവിന്റെ വീടും സ്വത്തും മാനവും മാന്യതയുമെല്ലാം കാത്തുരക്ഷിക്കുവാൻ പ്രാപ്തിയുള്ളവളായിരിക്കാം. ഒരുവൾക്ക് വീട്ടുകാര്യം കയ്യാളുവാൻ കഴിവ് കുറവാണെങ്കിലും അവൾ അവന്റെ ചൊൽപ്പടി തെറ്റാത്തവളും, അവെ ന്റയും മക്കളുടെയും സാൻമാർഗിക തുറകളിൽ വളരെ ശ്രദ്ധയുള്ളവളുമായിരിക്കാം. അങ്ങിനെ, ഏതെങ്കിലും ഒരു അതിനെക്കാൾ ഗുണവും അവളിൽ ഉണ്ടായിരിക്കാം. അതാണ് നബി ഒരു ഹദീഥിൽ ചൂണ്ടിക്കാട്ടുന്നത്. "ഒരു സത്യവിശ്വാസി ഒരു സത്യവി -ശ്വാസിനിയോട് ഈർഷ്യത പുലർത്തരുത്. അവളിൽനിന്ന് രു സ്വഭാവം അവന് വെറുപ്പായെങ്കിൽ അവളിൽനിന്ന് മറ്റൊരു സ്വഭാവം അവന് തൃപ്തി -യുള്ളതായിരിക്കുന്നതാണ്.' (മു)
4:20–21وَإِنۡ أَرَدتُّمُ ٱسۡتِبۡدَالَ زَوۡجٖ مَّكَانَ زَوۡجٖ وَءَاتَيۡتُمۡ إِحۡدَىٰهُنَّ قِنطَارٗا فَلَا تَأۡخُذُواْ مِنۡهُ شَيۡـًٔاۚ أَتَأۡخُذُونَهُۥ بُهۡتَٰنٗا وَإِثۡمٗا مُّبِينٗا
وَكَيۡفَ تَأۡخُذُونَهُۥ وَقَدۡ أَفۡضَىٰ بَعۡضُكُمۡ إِلَىٰ بَعۡضٖ وَأَخَذۡنَ مِنكُم مِّيثَٰقًا غَلِيظٗا
(20) നിങ്ങൾ ഒരു ഇണ (ഭാര്യ) യുടെ സ്ഥാനത്ത് (വേറെ) ഒരു ഇണ (ഭാര്യ) യെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിച്ചുവെങ്കിൽ, അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം (-തന്നെ) നൽകുകയും ചെയ്തിരിക്കുന്നു; എന്നാൽ, അതിൽ നിന്ന് നിങ്ങൾ യാതൊന്നും (തിരിച്ചു)-വാങ്ങരുത്. കള്ളാരോപണമായും, വ്യക്തമായ കുറ്റമായുംകൊണ്ട് നിങ്ങൾ അതുവാങ്ങുകയോ?! (21) നിങ്ങൾ അത് എങ്ങിനെ വാങ്ങും? നിങ്ങളിൽ ചിലർ ചിലരുമായി (അന്യോന്യം) കൂടിച്ചേരുകയും, അവർ നിങ്ങളോട് കനത്ത ഒരു-ഉറപ്പു വാങ്ങുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ! (20) ച്ച ْ د َ ر َ أ നിങ്ങൾ ഉദ്ദേശിച്ചെങ്കിൽ, താൽപര്യപ്പെട്ടാൽ പകരം സ്വീകരിക്കൽ ٍج ْ و َ ز ഒരു ഇണയെ م َ ك َ ان َ സ്ഥാനത്ത് ٍج ْ و َ ز ഒരു ഇണയുടെ നിങ്ങൾ കൊടുക്കുകയും ചെയ്തു (ചെയ്തിരിക്കുന്നു) അവരിൽ ഒരുവൾക്ക് ഒരു കൂമ്പാരം, അട്ടി (വളരെയധികം) എന്നാൽ നിങ്ങൾ വാങ്ങരുത്, എടുക്കരുത് م ِ ن ْ ه ُ അതിൽനിന്ന് യാതൊന്നും, ഒരു വസ്തുവും നിങ്ങളതു വാങ്ങുകയാണോ കള്ളാരോപണമായി, വ്യാജമായി, നുണയായി പാപ(കുറ്റ)-മായും വ്യക്തമായ, സ്പഷ്ടമായ (21) നിങ്ങൾ അതെങ്ങിനെ വാങ്ങും കൂടിച്ചേർന്നിരിക്കെ, കൂടിക്കഴിഞ്ഞിട്ടുണ്ട് നിങ്ങളിൽ ചിലർ ചിലരിലേക്ക്, ചിലരുമായി അവർ വാങ്ങുക (എടുക്കു)-കയും ചെയ്തിരിക്കുന്നു നിങ്ങളിൽനിന്ന്, നിങ്ങളോട് 5ര5ര 5ര ഒരു ഉറപ്പ്, ഉടമ്പടി കനത്ത, ശക്തമായ ജാഹിലിയ്യാ കാലത്ത് മുശ്രിക്കുകൾക്കിടയിൽ നടപ്പുണ്ടായിരു -ന്നതും, പിൽക്കാലങ്ങളിൽ മുസ്ലിംകൾക്കിടയിലും കാണപ്പെട്ടു വരുന്നതുമായ ഒരു ദുഷിച്ച സമ്പ്രദാ -യത്തെക്കുറിച്ചുള്ള കഠിനമായ ആക്ഷേപമാണ് ഈ വചനങ്ങളിലുള്ളത്. ഒരാൾക്ക് അയാളുടെ നിലവിലുള്ള ഭാര്യയെ - അല്ലെങ്കിൽ ഭാര്യമാരിൽ ഒരുവളെ - മാറ്റി തൽസ്ഥാനത്ത് പുതിയ ഒരുത്തിയെ വിവാഹം കഴിക്കുവാൻ ആഗ്രഹം നിലവിലുള്ളവരോട് അപ്രീതികാണിക്കുകയും, പെരുമാറ്റം മോശമാക്കിത്തീർക്കുകയും ചെയ്യുക. വേണമെങ്കിൽ അവരുടെമേൽ വല്ല കള്ളാരോപണവും നടത്തുക യും ചെയ്തേക്കും. അങ്ങനെ, അവൻ മുമ്പ് അവർക്ക് കൊടുത്തിരുന്ന മഹ്ർ മുതലായവ തി രിച്ചുകിട്ടുവാൻ ആവശ്യം പ്രകടിപ്പിക്കുകയും, അവർ അതിന് നിർബ്ബന്ധിതരാവു -കയും ചെയ്തേക്കും. മുൻകാലത്ത് ഇത്തരം അവസരങ്ങളിൽ മുമ്പ് കൊടുത്തത് തിരിച്ചു കിട്ടുവാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ, ഇക്കാലത്ത് അതും അതിനപ്പുറം യാരു തുകകൂടി ആവശ്യപ്പെടുന്ന അക്രമികളും ഇല്ലാതില്ല. ഈ സമ്പ്രദായത്തെ അല്ലാഹു വളരെ കർശനമായി നിരോധിക്കുന്നു. തക്കതായ കാരണമുണ്ടായിരിക്കുകയും, മറ്റുപോംവഴികളില്ലാതിരിക്കുകയും ചെയ്യുമ്പോഴേ ഭാര്യമാരെ വിവാഹമോചനം ചെയ്തുകൂടൂ എന്ന് പറയേണ്ടതില്ല. ഏതായാലും നിലവിലുള്ള ഭാര്യയെ വിവാഹമോചനം നൽകിവിടുവാൻ തന്നെ തീർച്ചയാക്കുകയാണെങ്കിൽ അവളുടെ മേൽ ഇല്ലാത്ത ആരോപണങ്ങൾ ചുമത്തിക്കൊണ്ടും, അവളിൽനിന്ന് അന്യായമായി ധനം തട്ടിയെടുത്തുകൊണ്ടുമായിരിക്കരുത് അത്, എന്നത്രെ അല്ലാഹു പറയുന്നത്. അത് കടുത്ത അക്രമവും വമ്പിച്ച പാപവുമാണെന്നുമാത്രമല്ല, മനുഷ്യോചിതമല്ലാത്ത വിധം കടുത്ത ഒരു കരാർ ലംഘനം കൂടിയാകുന്നുവെന്നും അല്ലാഹു അറിയിക്കുന്നു. നിങ്ങൾ തമ്മിൽ അതൃപ്തി ഉളവാകുന്നതിനു മുമ്പ് നിങ്ങൾ അന്യോന്യം ഒത്തിണങ്ങി സമ്പർക്കം പുലർത്തിയും, ദാമ്പത്യപരവും ഗൃഹപരവുമായ കാര്യങ്ങളിൽ ഇണകളായി കഴിഞ്ഞു കൂടുകയും ചെയ്തിരുന്നവരാണല്ലോ. കൂടാ -തെ, വിവാഹ ഇടപാടാണെങ്കിൽ, അത് മുഖേന അവരെ മര്യാദയനുസരിച്ച് സ്വീകരിച്ചുകൊണ്ടിരിക്കുകയോ, നല്ല നിലയിൽ പിരിച്ച് വിട്ടേക്കുകയോ ചെയ്തു കൊള്ളാമെന്ന് നിങ്ങൾ അവർക്ക് ശക്തിമത്തായ ഒരു ഉറപ്പു നൽകുകയും ചെ യ്തിരിക്കുകയാണ്. വസ്തുതകൾ ഇങ്ങിനെയിരിക്കെ നിങ്ങൾ അവർക്ക് ധനം നിങ്ങൾ എങ്ങിനെ തിരിച്ചു വങ്ങും? എന്തൊരു ന്യായമാണ് അതിൽ നിങ്ങൾക്കു -ള്ളത്...? എന്ന് ചോദിച്ചുകൊണ്ട് മനുഷ്യോചിതമല്ലാത്ത ഒരു മ്ളേച്ഛ സ്വഭാവമാണതെന്ന് കൂടി രണ്ടാമത്തെ വചനത്തിൽ അല്ലാഹു ഓർമിപ്പിക്കുന്നു. വിവാഹം മുഖേന ചെയ്യുന്ന ഈ കരാറിനെ ഓർമിപ്പിച്ചു കൊണ്ടാണ് വിവാഹം ചെയ്തുകൊടുക്കുന്ന അവസരത്തിൽ ചിലർ ഈ വാക്യം കൂടി പ്രത്യേകം വരനെ ഓർമിപ്പിക്കാറുള്ളത്. വെച്ച് നബി ചെയ്ത സുപ്രസിദ്ധമായ പ്രസംഗത്തിൽ സ്ത്രീകളെപ്പറ്റി പ്രസ്താവിക്കുന്നമദ്ധ്യെ അവിടു പറയുകയുണ്ടായി: "നിങ്ങൾ അവരെ അല്ലാഹുവിന്റെ അമാനത്തായി സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ വാക്കനുസരിച്ച് അവരുടെ ഭഗപ്രദേശം നിങ്ങൾ അനുവദനീയമാക്കി എടുക്കുകയും ചെയ്തിരിക്കുകയാണ്.' (മു.) "കൂമ്പാരം' എന്ന് അർഥം കൽപിച്ച ق ِ نط َ ار ٍ (ക്വിൻത്വാർ)ന്റെ അർഥങ്ങൾ ആലു-ഇംറാൻ 14 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. അധികരിച്ച ധ നം എന്ന ഉദ്ദേശ്യത്തിലാണ് അധികവും അതിന്റെ ഉപയോഗമെന്നും അവിടെചൂണ്ടിക്കാ -ട്ടിയി -രിക്കുന്നു. ഒരാൾ തന്റെ ഭാര്യക്ക് മഹ്റായി വളരെ അധികം ധനം കൊടുത്തിരുന്നാലും അതിൽനിന്ന് ഒട്ടും തിരിച്ചു വാങ്ങിക്കൂടാ എന്നത്രെ അല്ലാഹു പറഞ്ഞതിന്റെ താൽപര്യം. എന്നാൽ, അവൾ സന്തോഷപൂർവ്വം സ്വമനസ്സാലെ വല്ലതും വിട്ടുകൊടുത്താൽ ത് വാങ്ങുന്നതിന് വിരോധമില്ലെന്ന് 4-ാം വചനത്തിൽ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മഹ്റിൽ അതിര് കവിയുന്നത് നന്നല്ലെന്നും, മിതത്വവും മര്യാദയും പാലിക്കുകയാണ് വേണ്ടതെന്നും പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതിന് ചില രിവായത്തുകൾ ഇബ്നു അബ്ബാസ്(-റ) എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും, കവിഞ്ഞപക്ഷം, ഇത്രവരെ മാത്രമേ മഹ്ർ പാടുള്ളൂവെന്ന് നിയമിക്കപ്പെട്ടിട്ടില്ലെന്നും, അതുകൊണ്ട് ഒരു പ്രത്യേക സംഖ്യ -യിൽ അത് പരിമിതപ്പെടുത്തി ഒതുക്കി നിറുത്തുവാൻ അവകാശമില്ലെന്നും ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഉമർ(-റ)ന്റെ ഖിലാഫത്ത് കാലത്ത് നടന്ന ഒരു സംഭവം ഇത് കൂടുതൽ വ്യക്തമാക്കുന്നു. അഹ്മദ്, അബൂയ-അ്ലാ(-റ) മുതലായവർ പല മാർഗങ്ങളി -ലൂടെയും ഉദ്ധരിച്ച ആ സംഭവത്തിന്റെ ചുരുക്കം ഇങ്ങിനെയാണ്; "സ്ത്രീകളുടെ മഹ്റിൽ അതിരുകവിയരുത്; റസൂൽ അവിടുത്തെ ഭാര്യമാർക്ക് നാനൂറു വെള്ളിപ്പണത്തിലധികം മഹ്ർെ കാടുക്കുകയുണ്ടായിട്ടില്ല; മഹ്ർ അധികരിപ്പിക്കുന്നത് ഒരു നല്ല കാര്യ -മായിരുന്നുവെങ്കിൽ കൂടുതൽ മഹ്ർ കൊടുക്കുമായിരുന്നു.' എന്നിങ്ങിനെ ഒരിക്കൽ ഒരു പ്രസംഗത്തിൽ ഉമർ(-റ) ജനങ്ങളോട് പറയുകയുണ്ടായി. അപ്പോൾ, ഒരു സ്ത്രീ ന്നറ്റു പറഞ്ഞു: "അങ്ങിനെ വിരോധിക്കുവാൻ താങ്കൾക്ക് പാടില്ല.' ഉമർ(-റ) കാരണം ചോദി -ച്ചപ്പോൾ, ആ സ്ത്രീ ഈ (20--ാം) വചനം ഓതിക്കേൾപ്പിക്കുകയാണ് ചെയ്തത്. ഉമർ(-റ ) വീണ്ടും പ്രസംഗപീഠത്തിൽ കയറി ആ സ്ത്രീ പറഞ്ഞത് ശരിവെക്കുകയും, എല്ലാവർക്കും ഉമറിനെക്കാൾ അറിയാമെന്ന് പറയുകയും, ആദ്യം പറഞ്ഞത് തിരുത്തി അക്കാര്യം സ്ത്രീകൾ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. അതാണ് സംഭവം.
4:22وَلَا تَنكِحُواْ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدۡ سَلَفَۚ إِنَّهُۥ كَانَ فَٰحِشَةٗ وَمَقۡتٗا وَسَآءَ سَبِيلًا
(22) സ്ത്രീകളിൽനിന്നും നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്തവരെ നിങ്ങൾ വിവാഹം കഴിക്കരുത്, (പക്ഷേ) മുൻകഴിഞ്ഞുപോയിട്ടുള്ളതൊഴികെ. നിശ്ചയമായും, അത് ഒരു നീചവൃത്തിയും, വെറുക്കപ്പെട്ടതുമാകുന്നു; അത് വളരെ മോശപ്പെട്ട ഒരു മാർഗവുമത്രെ. (22) നിങ്ങൾ വിവാഹം ചെയ്യരുത് വിവാഹം ചെയ്തത് (-ചെയ്തവരെ) നിങ്ങളുടെ പിതാക്കൾ ചلا സ്ത്രീകളിൽനിന്ന് م َ ا إ ِ لا യാതൊന്നൊഴികെ അത് മുൻ കഴിഞ്ഞുപോയി നിശ്ചയമായും അതാകുന്നു നീചവൃത്തി വെറുക്കപ്പെട്ടതും (വെറുപ്പായതും) و َ س َ اء َ അത് വളരെ മോശപ്പെട്ട(-ചീത്തയായ)-തുമാണ് س َ ب ِ يلا മാർഗം, വഴി മരണപ്പെട്ട ആളുടെ ഭാര്യയെ വേറെ ഭാര്യയിൽ നിന്ന് ജനിച്ച അയാളുടെ മകൻ വിവാഹം കഴിക്കുന്ന ഒരു ദുഷിച്ച സമ്പ്രദായം ജാഹിലിയ്യത്തിലുണ്ടായിരുന്നു. അതാണ് ഈ വചനത്തിൽ അല്ലാഹു വളരെ കർശനമായി വിരോധിച്ചിരിക്കു -ന്നത്. ഈ നിരോധകൽപ ന അവതരിക്കുന്നതിന് മുമ്പു കഴിഞ്ഞുപോയിട്ടുള്ളതിനെ നിരോധത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഈ നിരോധം മ്പാൾ അങ്ങിനെ ചില വിവാഹങ്ങളൊക്കെ നിലവിലുണ്ടായിരിക്കെ - അവയെ ദുർബ്ബലപ്പെടുത്തുന്നപക്ഷം - അതിൽ ജനിച്ച കുട്ടികളെ സംബന്ധിച്ചും മറ്റും പല -പ്രശ്നങ്ങളും നേരിടു -വാനുണ്ടല്ലോ. അവിശ്വാസികളിൽനിന്ന് ഇസ്ലാമിലേക്ക് വരുന്ന ഭാര്യാഭർത്താക്കൾ വരുടെ പഴയ ആചാരക്രമങ്ങളനുസരിച്ച് മുമ്പ് നടത്തിയിട്ടുള്ള വിവാഹബന്ധങ്ങൾ ഇസ്ലാമിലും അതേപടി തുടർന്ന് പോകുവാൻ അനുവദിക്കപ്പെടുന്നതും അതുകൊണ്ടാകുന്നു. നികൃഷ്ടമായ ആ സമ്പ്രദായത്തെ നിഷിദ്ധമാക്കുക -മാത്രമല്ല, അല്ലാഹു ചെയ്തിരിക്കുന്നത്. (നീചവൃത്തി), م َ ق ْ ت (വെറുക്കപ്പെട്ടത്), س َ ب ِ يلا ً س َ اء (വളരെ ദുഷിച്ച ഒരു മാർഗം) എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് അത് അങ്ങേ-അറ്റം വ ഷളും, നിന്ദ്യവും, അപലപനീയവുമായ ഒരു സമ്പ്രദായമാണെന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. ബുദ്ധിപരമോ, മതപരമോ, സദാചാരപരമോ ആയ അടിസ്ഥാന -ങ്ങളിലാണല്ലോ ഒരു കാര്യത്തിന്റെ നന്മയും തിന്മയും വിലയിരുത്തപ്പെടുന്നത്. ഇവയിൽ ഏതടിസ്ഥാനത്തിൽ നോക്കിയാലും ഈ സമ്പ്രദായം വളരെ വഷളായ ഒരു ഏർപ്പാടാണെന്നാണ് ഈ വിശേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇമാം റാസീ(-റ) ചൂണ്ടിക്കാട്ടിയി -രിക്കുന്നു. വ്യഭിചാരത്തിന്റെ ചീത്തത്തത്തെപ്പറ്റി വിവരിച്ചപ്പോൾപോലും ഈ മൂന്ന് വിശേഷ -ണങ്ങളിൽ ആദ്യത്തെതും അവസാനത്തെതും മാത്രമേ അല്ലാഹു (17:32 ൽ) പ്രസ്താവി -ച്ചിട്ടുള്ളൂ. ഇവിടെ അതിന് പുറമെ (വെറുക്കപ്പെട്ടത്) എന്നുകൂടി വർദ്ധിപ്പിച്ചിരിക്കുകയാണ് . ഈൗ നിരോധം അവതരിപ്പിച്ചശേഷവും പഴയപടി പിതാവിന്റെ മരണശേഷം പിതാവിന്റെ ഭാര്യയെ വിവാഹം കഴിച്ച ഒരാളെ കൊലപ്പെടുത്തുവാനും, അയാളുടെ സ്വത്ത് പിടിച്ചെടുക്കുവാനും നബി ആളയച്ചതായി ഒരു ഹദീഥിൽ വന്നിട്ടുണ്ട്. (അ; ഹാ; ബ) ഇതു ഒരുതരം വ്യഭിചാരവേഴ്ചയാണെന്നുള്ളതിന് പുറമെ , പിതൃത്വത്തോടും മാതൃത്വത്തോടും കാണിക്കുന്ന ധിക്കാരവും കൂടിയാണ്. പിതാവിന്റെ ഭാര്യ നേരെ മാതാവല്ലെങ്കിലും മാതാവിന്റെ സ്ഥാനം ഈ സമ്പ്രദായം നടപ്പിലുണ്ടായിരുന്ന ജാഹിലിയ്യാ കാലത്തുപോലും ഇതിന് نكاح مقيت (വെറുക്കപ്പെട്ട വിവാഹം) എന്ന് പറയപ്പെട്ടു വന്നിരുന്നുവത്രെ. പിതാക്കൾ ( آب َ اء ) എന്ന വാക്കിൽ പിതാമഹന്മാരും ഉൾപ്പെടുന്നതാണ്. വിവാഹം കഴിച്ചവർ ( مانكح ) എന്ന് പറഞ്ഞതിൽ വിവാഹാനന്തരം സംയോഗം നടന്നിട്ടില്ലാത്ത ഭാര്യമാരും ഉൾപ്പെടുമെന്നും പണ്ഡിതന്മാർ മനസ്സിലാക്കിയി -രിക്കുന്നു. പ്രത്യക്ഷത്തിൽ മനസ്സിലാകുന്നതും അതു തന്നെയാണ്. വിഭാഗം - 4
4:23حُرِّمَتۡ عَلَيۡكُمۡ أُمَّهَٰتُكُمۡ وَبَنَاتُكُمۡ وَأَخَوَٰتُكُمۡ وَعَمَّـٰتُكُمۡ وَخَٰلَٰتُكُمۡ وَبَنَاتُ ٱلۡأَخِ وَبَنَاتُ ٱلۡأُخۡتِ وَأُمَّهَٰتُكُمُ ٱلَّـٰتِيٓ أَرۡضَعۡنَكُمۡ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ وَأُمَّهَٰتُ نِسَآئِكُمۡ وَرَبَـٰٓئِبُكُمُ ٱلَّـٰتِي فِي حُجُورِكُم مِّن نِّسَآئِكُمُ ٱلَّـٰتِي دَخَلۡتُم بِهِنَّ فَإِن لَّمۡ تَكُونُواْ دَخَلۡتُم بِهِنَّ فَلَا جُنَاحَ عَلَيۡكُمۡ وَحَلَـٰٓئِلُ أَبۡنَآئِكُمُ ٱلَّذِينَ مِنۡ أَصۡلَٰبِكُمۡ وَأَن تَجۡمَعُواْ بَيۡنَ ٱلۡأُخۡتَيۡنِ إِلَّا مَا قَدۡ سَلَفَۗ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
(23) നിങ്ങളുടെ മേൽ (വിവാഹം കഴിക്കൽ) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു: നിങ്ങളുടെ ഉമ്മമാരും, നിങ്ങളുടെ പുത്രിമാരും, നിങ്ങളുടെ സഹോദരികളും, നിങ്ങളുടെ അമ്മായി (പിതൃസഹോദരി-) കളും, നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ ധ മാതൃ സഹോദരി പ കളും, സഹോദര പുത്രികളും, സഹോദരീ പുത്രികളും, നിങ്ങൾക്കു മുലതന്നിട്ടുള്ളതായ നിങ്ങളുടെ ഉമ്മമാരും, മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോദരികളും, നിങ്ങളുടെ സ്ത്രീ (ഭാര്യ) കളുടെ ഉമ്മമാരും, നിങ്ങൾ പ്രവേശനം (സംയോഗം) ചെയ്തിട്ടുള്ളവരായ നിങ്ങളുടെ സ്ത്രീകളിൽ നിന്നായി നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ വളർത്തു പുത്രികളും; എനി, നിങ്ങൾ അവരിൽ പ്രവേശനം (സംയോഗം) ചെയ്യുകയുണ്ടായിട്ടില്ലെങ്കിൽ നിങ്ങളുടെ മേൽ കുറ്റമില്ല - നിങ്ങളുടെ മുതുകെല്ലുകളിൽ നിന്നുള്ള നിങ്ങളുടെ (സ്വന്തം) പുത്രന്മാരുടെ സഹധർമിണികളും, രണ്ട് സഹോദരികൾക്കിടയിൽ നിങ്ങൾ ഒരുമിച്ചുകൂട്ടലും. (പക്ഷേ) മുൻ കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. ധ അതിനു വിരോധമില്ല പ നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (23) ഹറാമാക്ക (നിഷിദ്ധമാക്ക)-പ്പെട്ടിരിക്കുന്നു നിങ്ങൾക്ക്, നിങ്ങളുടെ മേൽ നിങ്ങളുടെ ഉമ്മമാർ, മാതാക്കൾ നിങ്ങളുടെ പുത്രിമാരും, പെൺമക്കളും നിങ്ങളുടെ സഹോദരികളും നിങ്ങളുടെ അമ്മായി (പിതൃസഹോദരി)കളും و َ خ َ الات م ْ നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ (മാതൃസഹോദരി)-കളും الأخِ സഹോദരന്റെ പുത്രികളും الأخ സഹോദരിയുടെ പുത്രികളും നിങ്ങളുടെ ഉമ്മമാരും, മാതാക്കളും اللا -നിങ്ങൾക്ക് മുല(-പ്പാൽ) തന്നവരായ നിങ്ങളുടെ സഹോദരികളും الر മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സ്ത്രീകളു(-ഭാര്യമാരു)ടെ ഉമ്മമാരും നിങ്ങളുടെ വളർത്തു(-പോറ്റു)- പുത്രികളും اللا ِ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ സ്ത്രീ (ഭാര്യ)-കളിൽനിന്ന് اللا ِ യാതൊരുവരായ നിങ്ങൾ-അവരിൽ പ്രവേശനം ചെയ്തിരിക്കുന്നു(-സംയോഗം നടന്നു) എനി നിങ്ങളായിട്ടില്ലെങ്കിൽ, ഉണ്ടായിട്ടില്ലെങ്കിൽ അവരിൽ പ്രവേശിച്ചിരിക്കുക (സംയോഗം നടത്തുക) എന്നാൽ തെറ്റില്ല, കുറ്റമില്ല നിങ്ങളുടെ മേൽ അനുവദനീയമായ സ്ത്രീ (സഹധർമിണി - പത്നി)-കളും നിങ്ങളുടെ പുത്രന്മാരുടെ ا َّ ِ ين َ യാതൊരുവരായ أ َ ص ْ لاب നിങ്ങളുടെ മുതുകെല്ലുകളിൽനിന്നുള്ള (നിങ്ങളുടെ സ്വന്തം) നിങ്ങൾ ഒരുമിച്ചു കൂട്ടുന്നതും الأخ രണ്ട് സഹോദരികൾക്കിടയിൽ م َ ا إ ِ لا യാതൊന്നൊഴികെ മുൻകഴിഞ്ഞു പോയിട്ടുള്ള َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാകുന്നു കരുണാനിധി കഴിഞ്ഞ വചനത്തിൽ പിതാക്കളുടെ ഭാര്യമാരെ മക്കൾ വിവാഹം ചെയ്യു -ന്നതിനെ നിഷിദ്ധമാക്കുകയും, അപലപിക്കുകയും ചെയ്തതിനെത്തുടർന്ന് മുലകുടി വിവാഹബന്ധം സത്യവി -ശ്വാസികൾക്ക് വിവാഹം നിഷിദ്ധമായവർ ആരൊക്കെയാണെന്ന് ഈ വചനത്തിലും , അടുത്ത വചനത്തിലുമായി അല്ലാഹു വിവരിക്കുന്നു. കുടുംബബന്ധം നിമിത്തം വിവാഹം ഹറാമായ (നിഷിദ്ധമായ)വർ ഇവരാണ്:- (1) മാതാക്കൾ: സ്വന്തം മാതാക്കൾക്ക് പുറമെ, മാതാവിന്റെയും, പിതാവിന്റെയും മാതാക്കളും (ഉമ്മാമമാരും) ഇതിൽ ഉൾപെടും. (2) പുത്രിമാർ: സ്വന്തം പുത്രിമാർക്ക് പുറമെ, സ്വന്തം മക്കളുടെ പുത്രിമാരും ഇതിൽ ഉൾപെടുന്നു. (3) സഹോദരിമാർ: മാതാവും പിതാവും ഒത്തവരോ, അല്ലെങ്കിൽ പിതാവോ മാതാവോ മാത്രം ഒത്തവരോ ആയ എല്ലാ സഹോദരികളും ഇതിൽ ഉൾ പെടുന്നു. (4) അമ്മായി - അഥവാ പിതാവിന്റെ സഹോദരികൾ: പിതാക്കളിൽ പിതാമഹന്മാരും മാതാമഹന്മാരും ഉൾപെടുന്നതുകൊണ്ട് അവരുടെ സ ഹോദരികളായ അമ്മായികളും ഇതിൽ ഉൾപെടുന്നു. (5) മാതാവിന്റെ സഹോദരികളായ ഇളയമ്മമാരും, മൂത്തമ്മമാരും : ഇതിൽ എല്ലാ തരം ഉമ്മാമമാരുടെ സഹോദരികളും ഉൾപെടും. (6) സഹോദരന്മാരുടെ പുത്രികൾ. (7) സഹോദരിമാരുടെ പുത്രികൾ. ഈ രണ്ടിലും മേൽപറഞ്ഞ മൂന്നു തരത്തിലുള്ള സഹോദര സഹോദരിമാരുടെയും പുത്രികൾ അടങ്ങുന്നു. വിവാഹ വിഷയത്തിൽ രക്തബന്ധം പോലെത്തന്നെയുള്ള ഒരു ബന്ധമായിട്ടാ ണ് മുലകുടി ബന്ധത്തെയും ഇസ്ലാം കണക്കാക്കുന്നത്. വിവാഹം പാടി -ല്ലായ്മ, പരസ്പരം കൂടിക്കലർന്നുകൊണ്ടുള്ള പെരുമാറ്റം ആദിയായവയിൽ രണ്ടു ബന്ധങ്ങളും ഒരുപോലെയാകുന്നു. ഒരു സ്ത്രീയുടെ മുലകുടിച്ച കുട്ടിക്ക് - അത് ആണാവട്ടെ, പെണ്ണാവട്ടെ - ആ സ്ത്രീ മാതാവും, ആ സ്ത്രീയുടെ അപ്പോഴത്തെ ഭർത്താവ് പിതാവും ആയിത്തീരുന്നു. മുല കുടിച്ച കുട്ടി ആണാണെങ്കിൽ അവരുടെ മകനും, പെണ്ണാണെങ്കിൽ അവ - രുടെ മകളുമായി കണക്കാക്കപ്പെടും. അതോടെ ആ മാതാപിതാക്കളുടെ സഹോദര സഹോദരികൾ മുതലായവരും അവർക്ക് വിവാഹം നിഷിദ്ധമായ കുടുംബങ്ങളായിത്തീരുന്നു. മുലകുടിബന്ധം നിമിത്തം വിവാഹം നിരോധിക്കപ്പെട്ടവരായി ഈ വചനത്തിൽ പ്രസ്താവിക്കപ്പെട്ടവർ: (1) മുലകൊടുത്ത മാതാക്കളും (2) ആ ബന്ധത്തിലുള്ള സഹോദരികളും മാത്രമാകുന്നു. മറ്റുള്ളവരെപ്പറ്റി ഒന്നും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. ങ്കിലും, നിങ്ങൾക്ക് اللا َّ ) എന്നും മുലകുടി ബന്ധത്താലുള്ള നിങ്ങളുടെ സഹോദരികൾ ( الر എന്നുമുള്ള പ്രയോഗങ്ങളിൽനിന്ന് മേൽവിവരിച്ച തത്വം മനസ്സിലാക്കാവുന്നതാണ്. അത് തന്നെയാണ് നബി ഒരു ഹദീഥിൽ വ്യക്തമാക്കിയിരിക്കുന്നതും: "നിശ്ചയമായും , ജനനം നിഷിദ്ധമാക്കുന്നതെന്തോ അതു മുലകുടിയും നിഷിദ്ധമാക്കും (ബു; മു) മുസ്ലിമിന്റെ ഒരു നിവേദനത്തിൽ കുടുംബബന്ധം നിമിത്തം നിഷിദ്ധമാകുന്നതു മുലകുടി നിമിത്തം നിഷിദ്ധമാകും' എന്നാണുള്ളത്. മുലകുടി ബന്ധം നിമിത്തം വിവാഹം നിഷിദ്ധമാകുന്ന സ്ത്രീകളെപ്പറ്റി വിവരിച്ചശേഷം "ഉണർത്തപ്പെടേണ്ടുന്ന ഒരു വിഷയമാണ്' എന്ന് പ്രസ്താവിച്ചുകൊണ്ട് സയ്യിദ്റശീദു റിദ്വാ(-റ) തഫ്സീറുൽ മനാറിൽ ചെയ്ത ഒരു പ്രസ്താ -വന ഇവിടെ ഓർമിപ്പിക്കുന്നത് ആവശ്യമായി തോന്നുന്നു. അതിന്റെ സാരം ഇങ്ങിനെയാണ്: "മുലകുടി ബന്ധത്തിന്റെ കാര്യത്തിൽ ജനമദ്ധ്യെ ഒരു അലംഭാവനയം സാധാരണമാ -യിത്തീർന്നിട്ടുണ്ട്. ഒന്നോ അധികമോ സ്ത്രീകളെക്കൊണ്ട് അവർ കുട്ടിക്ക് മുലകൊടു -പ്പിക്കും. മുല കൊടുത്ത മാതാവിന്റെ മക്കൾ, സഹോദരികൾ, അവളുടെ ഭർത്താവി ന്റെ മക്കൾ അവന്റെ സഹോദരികൾ എന്നിവരെ ശരിക്ക് അറിയുവാനും, അങ്ങനെ അവരും ആ കുട്ടിയും തമ്മിൽ വിവാഹസംബന്ധമായും മറ്റും ഏർപ്പെടുന്ന നിയമങ്ങളെ പരി -ഗണിക്കുവാനും അവർ ശ്രദ്ധിക്കാറില്ല. ഇത് നിമിത്തം പലപ്പോഴും, ഒരാൾ തന്റെ മു ലകുടി ബന്ധത്തിലുള്ള സഹോദരിയെയോ, അമ്മായിയെയോ, ഇളയമ്മ - മൂത്തമ്മയെ യോ അറിയാതെ വിവാഹം കഴിക്കുവാൻ ഇടവരുന്നു.' വിവാഹബന്ധം നിമിത്തം നിഷിദ്ധമാക്കപ്പെട്ടവർ ഇവരാണ്: (1) ഭാര്യമാരുടെ മാതാക്കൾ : മാതാക്കളിൽ മാതാമഹികളും പിതാമഹികളും ഉൾപെടുമെന്ന് മുമ്പ് പറഞ്ഞു. ഭാര്യയുമായി സംയോഗം നടന്നി -ട്ടില്ലെങ്കിലും ഭാര്യയുടെ മാതാക്കൾ നിഷിദ്ധം തന്നെയാണെന്നത്രെ ബലപ്പെട്ട അഭിപ്രായം. സം യോഗം നടന്നിരിക്കൽ ഒരു ഉപാധിയായി അല്ലാഹു ഇവിടെ പ്രസ്താവിച്ചിട്ടുമില്ലല്ലോ. (2) വളർത്തുപുത്രികൾ: അതായത്, ഭാര്യമാർക്ക് മുൻവിവാഹത്തിൽ ജനിച്ച പെൺമക്കൾ. പക്ഷേ, ഭാര്യയുമായി സംയോഗം മാത്രമെ ഇവർ നിഷിദ്ധമാകുകയുള്ളൂ. അഥവാ ഒരു സ്ത്രീയെ ഒരാൾ വിവാഹം കഴിച്ചതുകൊണ്ട് മാത്രം അവളുടെ മുൻ വിവാഹത്തിൽ ജനിച്ച മകൾ നിഷിദ്ധമാകുകയില്ല. സംയോഗത്തിനു മുമ്പായി അവൾ വിവാഹമോചനം ചെയ്യപ്പെട്ടാൽ പിന്നീട് ആ മകളെ അവന് വേണമെങ്കിൽ വിവാഹം കഴിക്കാം. ഒരു സ്ത്രീയെ ഒരാൾ വിവാഹം കഴിച്ചു അവളുടെ മുൻ വിവാഹത്തിലുള്ള മക്കളും അയാളുടെ സംരക്ഷണത്തി ൽ വളർത്തപ്പെടുകയാണല്ലോ സാധാരണ പതിവ്. ആ നിലക്കാണ് "നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്തുപുത്രികൾ اللا َّ എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ ഇതൊരു പ്രത്യേക നിബന്ധനയെന്ന നിലക്കല്ല. നിങ്ങളുടെ സംരക്ഷണത്തിലായി നിങ്ങളുടെ മക്കളെപ്പോലെ നിങ്ങൾ വളർത്തിവരുന്നവരെ നിങ്ങ ൾ വിവാഹം കഴിക്കുന്നത് നന്നല്ലല്ലോ എന്നൊരു സൂചനയും അതിൽ കാണാം. ആ കു ട്ടികളുടെ പരിപാലനവും സംരക്ഷണവും നടക്കുന്നതു മറ്റു വല്ലവരുടെയും കൈക്കായിരുന്നാലും അവരെ വിവാഹം കഴിച്ചുകൂടാത്തതാണെന്ന് ഇതിൽ നിന്നുമനസ്സി -ലാക്കാം. ഇതിൽ അഭിപ്രായവ്യത്യാസമില്ലതാനും. (3) പുത്രൻമാരുടെ ഭാര്യമാർ: പുത്രന്മാർ എന്ന വാക്കിൽ പൗത്രന്മാരും ഉൾപ്പെടും: എന്നാൽ, ദത്തുപുത്രന്മാർ ഉൾപെടുകയില്ല. ദത്തുപുത്രന്മാർക്ക് യഥാർത്ഥ പുത്രന്മാരുടെ സ്ഥാനം കൽപിക്കപ്പെടുന്ന പതിവ് ജാഹിലിയ്യത്തിൽ ഉണ്ടായിരുന്നുവെങ്കിലും ദത്തെടുക്കുന്ന സമ്പ്രദായത്തെ ഇസ്ലാം നിരോധിച്ചിരിക്കുകയാ -ണ്. (സൂറത്തുൽ അഹ്സാബ് നോക്കുക.) ദത്തുപുത്രന്മാരെ ഒഴിവാക്കുവാൻ വേണ്ടി -യാണ് പുത്രന്മാരെപ്പറ്റി "നിങ്ങളുടെ മുതുകെല്ലുകളിൽ നിന്നുള്ള എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും. നിങ്ങളുടെ സ്വന്തം പുത്രന്മാർ എന്നർത്ഥം. (4) രണ്ട് സഹോദരികളെ വിവാഹത്തിൽ ഒരുമിച്ചു കൂട്ടുക : അഥവാ രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യുകയോ ഒരുവൾ വിവാഹത്തിലിരിക്കെ മറ്റെവളെ കൂടി വിവാഹം കഴിക്കുകയോ ചെയ്യുക. ഇതു കുടുംബബന്ധ -ത്തിലുള്ള സഹോദരികളെയും, മുലകുടി ബന്ധത്തിലുള്ള സഹോദരികളെയും ബാധിക്കുന്നതാണ് എന്നത്രെ ശരിയായ അഭിപ്രായം. അറബികളിൽ പതിവുണ്ടായിരുന്ന ഒരു ദുഃസ്സമ്പ്രദായമായിരുന്നു ഇതും. അതുകൊണ്ടാണ് "മുമ്പു കഴിഞ്ഞതൊഴികെ إلا ّ എന്നു പറഞ്ഞത്. രണ്ട് സഹോദരിമാർ വിവാഹത്തിലുണ്ടായിരിക്കെ ഇസ്ലാമിൽ വന്ന ചിലരോട് രണ്ടിൽ ഒരുവളെ പിരിച്ചുവിടുവാൻ നബി കൽപിച്ചതായി ഹദീഥുകളിൽ വന്നിരിക്കുന്നു. (അ; തി; ജ) അവർ രണ്ടു സഹോദരികളെ ഒന്നിച്ചു വിവാഹം കഴിച്ചതു നിരോധത്തിനു മുമ്പാണെങ്കിലും അവരെ പിന്നെയും ഒരു -മിച്ചു വെച്ചുകൊണ്ടിരിക്കുവാൻ പാടില്ലെന്നാണ് ഇതു കുറിക്കുന്നത്. രണ്ടു സഹോദരികളെ വിവാഹത്തിൽ ഒരുമിച്ചു കൂട്ടുന്നതിനെപ്പറ്റി മാത്രമേ ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളൂ. എങ്കിലും ഒരു സ്ത്രീയോടൊപ്പം അവളുടെ അമ്മായി, ഇളയമ്മ - മൂത്തമ്മ (പിതാവിന്റെയൊ മാതാവിന്റെയൊ സഹോദരിക ൾ), സഹോദരസഹോദരിമാരുടെ പുത്രി എന്നിവരെയും ഒരുമിച്ചുകൂട്ടുവാൻ പാടില്ലെന്നു നബി വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ബുഖാരി, മുസ്ലിം(-റ) തു ടങ്ങിയ ഹദീഥു പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഈ ഹദീഥിനെ ആധാരമാക്കി ബഹുഭൂരിഭാഗം പണ്ഡിതന്മാരും അതിൽ യോജിക്കുകയും ചെയ്തിരിക്കുന്നു. അൽപം ചി ല പിഴച്ച കക്ഷി വിഭാഗങ്ങൾക്കും പുരോഗമനവാദികളെന്ന് സ്വയം അഭിമാനി -ക്കുന്ന ചില ആധുനിക വ്യക്തികൾക്കും മാത്രമെ ഇതിൽ ഭിന്നാഭിപ്രായമുള്ളൂ. രണ്ട് ഒരേ സമയത്തു ഒരാളുടെ വിവാഹത്തിൽ കഴിഞ്ഞുകൂടുന്നതിനാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ, ഒരു സ്ത്രീയും അവളോടു അടുത്ത ചാർച്ചാബന്ധമുള്ള മറ്റൊരു സ്്ര തീയും ഒരുമിച്ചുകൂടുന്നതിനാലും ഉണ്ടായിത്തീരുന്നതാണ്. ഈ തത്വത്തെ ആസ് പദമാക്കിക്കൊണ്ടുതന്നെയാണ് നബി അതു വിരോധിച്ചിരിക്കുന്നതും. ഈ വിരോധത്തിനു പണ്ഡി -തന്മാർ ഒരു അതിർത്തി നിർണയിക്കാറുള്ളത്, രണ്ടു സ്ത്രീകളിൽ രുവൾ ആണായി സങ്കൽപിക്കുന്നപക്ഷം, അവർ തമ്മിൽ വിവാഹം പാടില്ലെങ്കിൽ അവർ രണ്ടുപേരെയും ഒരാളുടെ വിവാഹത്തിൽ ഒരുമിച്ചു കൂട്ടുവാനും പാടില്ല എന്നാകു -ന്നു. അല്ലാഹു തുടർന്നു പറയുന്നു:- ജുസ്-ഉ് - 5
4:24۞وَٱلۡمُحۡصَنَٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتۡ أَيۡمَٰنُكُمۡۖ كِتَٰبَ ٱللَّهِ عَلَيۡكُمۡۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمۡ أَن تَبۡتَغُواْ بِأَمۡوَٰلِكُم مُّحۡصِنِينَ غَيۡرَ مُسَٰفِحِينَۚ فَمَا ٱسۡتَمۡتَعۡتُم بِهِۦ مِنۡهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةٗۚ وَلَا جُنَاحَ عَلَيۡكُمۡ فِيمَا تَرَٰضَيۡتُم بِهِۦ مِنۢ بَعۡدِ ٱلۡفَرِيضَةِۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
(24) "സ്ത്രീകളിൽ നിന്നും പാതിവ്രത്യം സിദ്ധിച്ച (വിവാഹിതരായ) വരും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു), - നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവരൊഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിന്റെ നിയമനം! ധ അവൻ നിയമിച്ചതാണിതെല്ലാം. പ അ(പ്പറഞ്ഞ)തിനപ്പുറമുള്ളത് നിങ്ങൾക്ക് അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു; (അതെ) വിടന്മാരല്ലാത്തനിലയിൽ - ചാരിത്യ്രം സൂക്ഷിക്കുന്നവരായ നിലയിൽ - നിങ്ങളുടെ ധനംകൊണ്ട് നിങ്ങൾ (സ്ത്രീകളെ) തേടിയെടുക്കുവാൻ (വേണ്ടി). ധ അതിനാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്. പ അങ്ങനെ അവരിൽ നിന്ന് യാതൊരുവരെക്കൊണ്ടു നിങ്ങൾ ഉപയോഗമെടുത്തുവോ അവർക്ക്നിങ്ങൾ അവരുടെ പ്രതിഫല (വിവാഹമൂല്യ) ങ്ങൾ ഒരു നിശ്ചിത ബാധ്യതയായി ധ നിർബന്ധപൂർവ്വം പ കൊടുക്കുവിൻ. (ആ) ബാധ്യതാ നിശ്ചയത്തിന് ശേഷം, നിങ്ങൾ പരസ്പരം യാതൊന്നുകൊണ്ട് തൃപ്തിപ്പെട്ടുവോ അതിൽ നിങ്ങളുടെ മേൽ കുറ്റമില്ലതാനും. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. (24) പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)-വരും സ്ത്രീകളിൽനിന്ന് م َ ا إ ِ لا യാതൊന്നു (യാതൊരുവർ) ഒഴികെ ഉടമപ്പെടുത്തിയ, അധീനമാക്കിയ നിങ്ങളുടെ വലങ്കൈകൾ اللها അല്ലാഹുവിന്റെ നിയമം, നിശ്ചയം, നിർബ്ബന്ധം, രേഖപ്പെടുത്തൽ നിങ്ങളുടെ മേൽ و َ أ ُ ح ِ لَّ അനുവദനീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു ل َ ُ م ْ നിങ്ങൾക്ക് അപ്പുറമുള്ളത് അതിന്റെ നിങ്ങൾ തേടിയെടുക്കുവാൻ നിങ്ങളുടെ സ്വത്തുക്കൾ(-ധനം) കൊണ്ട് ചാരിത്യ്രം സൂക്ഷിക്കുന്ന (ചാരിത്യ്രശുദ്ധിയുള്ള)വരായി വിടുവൃത്തി ചെയ്യുന്നവരല്ലാതെ ف َ م َ ا അങ്ങനെ (എന്നാൽ) യാതൊന്ന് (യാതൊരുവർ) നിങ്ങൾ ഉപയോഗമെടുത്തു, അനുഭവിച്ചു, സുഖമെടുത്തു ب ِ ه ِ അതിനെ (അവരെ) അവരിൽനിന്ന് എന്നാലവർക്ക് നിങ്ങൾ കൊടുക്കുവിൻ അവരുടെ പ്രതിഫലങ്ങൾ നിശ്ചിത ബാദ്ധ്യതയായി നിർബ്ബന്ധകടമായി തെറ്റുമില്ല, തെറ്റില്ലതാനും നിങ്ങളുടെമേൽ ف ِ يم َ ا യാതൊന്നിൽ നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ടു ب ِ ه ِ അതുകൊണ്ട്, അതിനെ ശേഷം, പിന്നീട് (ബാധ്യത) നിശ്ചയത്തിന്നു, നിർണയത്തിന്റെ ك َ ان َ االله َّ َ إ ِ ن َّ നിശ്ചയമായും അല്ലാഹു ആകുന്നു സർവ്വജ്ഞൻ അഗാധജ്ഞൻ "കാക്കുക, തടുക്കുക, സൂക്ഷിക്കുക' എന്നൊക്കെ ഭാഷാർഥംവരുന്ന (ഇഹ്സ്വാൻ) എന്ന മൂലത്തിൽ നിന്നുൽഭവിക്കുന്ന വിശേഷണ നാമങ്ങളാണ് (മുഹ്സ്വനത്ത്), (മുഹ്സ്വിൻ) എന്നീ പദങ്ങൾ. ആദ്യത്തെത് കർമരൂപത്തിലുള്ള സ്ത്രീലിംഗവും രണ്ടാമത്തേത് കർത്തൃരൂപത്തിലുള്ള പുല്ലിംഗവും ആ കുന്നു. ഈ വചനത്തിൽ കാണുന്ന എന്ന വാക്ക് ഒന്നാമത്തെതിന്റെയും എന്ന വാക്ക് രണ്ടാമത്തേതിന്റെയും ബഹുവചനമാകുന്നു. പ്രസ്തുത ധാത്വർഥങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് കോട്ടക്ക് ح ِ ص ْ ن ْ എന്നും, ചുറ്റു പുറവും ഭിത്തിമതിൽ കെട്ടി രക്ഷിക്കപ്പെട്ട രാജ്യത്തിന് എന്നും മറ്റും പറയപ്പെടുന്നത്. ദുർവൃത്തിയിലും, അപമാനത്തിലും അകപ്പെടുന്നത് കാത്തുസൂക്ഷിക്കുക - അഥവാ പാ തിവ്രത്യവും, ചാരിത്യ്ര ശുദ്ധിയും സംരക്ഷിക്കുക - എന്ന അർഥത്തിലാണ് ഇത്തരം സന്ദ ർഭങ്ങളിൽ ആ വാക്കുകൾ ഉപയോഗിച്ചു വരുന്നത്. ഭാഷാർത്ഥം പരിഗണിക്കപ്പെടുന്നതോടൊപ്പം തന്നെ സന്ദർഭമനുസരിച്ചു ആ പദങ്ങൾ കൊണ്ടുള്ള വിവക്ഷയിൽ വ്യത്യാസം വരാവുന്നതാണ്. ഇമാം റാസീ(-റ) മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ, ക്വുർ-ആനിൽ ഒന്നിലധികം ഉദ്ദേശ്യത്തിൽ എന്ന് ഉപയോഗിച്ചിരിക്കുന്നതു കാണാം. ഉദാഹരണമായി:- (1) സ്വാതന്ത്യ്രത്തെ ഉദ്ദേശിച്ച് : അടുത്ത വചനത്തിലും, 24:4 ലും കാണുന്ന കൊണ്ടുദ്ദേശ്യം സ്വതന്ത്രകളായ സ്ത്രീകൾ എന്നാകുന്നു. (2) ചാരിത്യ്രശുദ്ധിയെ - അഥവാ പാതിവ്രത്യത്തെ - ഉദ്ദേശിച്ച്: ഈ വചനത്തിലെ യും, അടുത്തതിലെ ചാരിത്യ്രം സൂക്ഷിക്കുന്ന പുരുഷന്മാരെയും ചാരിത്യ്രം സൂക്ഷിക്കപ്പെട്ട സ്ത്രീകളെയും ഉദ് ദേശിച്ചാകുന്നു. (3) വിവാഹിതരാകുന്നതിനെ ഉദ്ദേശിച്ച്: ഈ വചനത്തിൽ കാണുന്ന കൊണ്ടുദ്ദേശ്യം വിവാഹിതരായ സ്ത്രീകളാകുന്നു. കഴിഞ്ഞ വച -നത്തിൽ വിവരിച്ചവർക്ക് പുറമെ, ഒരു വിവാഹത്തിലിരിക്കുന്ന സ്ത്രീ കളെ മറ്റൊരാൾക്ക് വിവാഹം കഴിക്കലും നിഷിദ്ധമാണ് എന്നർത്ഥം. കാരണം, ആദ്യത്തെ രണ്ടർത്ഥങ്ങളി -ലുള്ളവരെ - സ്വതന്ത്രകളെയും, ചാരിത്യ്ര ശുദ്ധിയുള്ളവരെയും - വിവാ ഹം കഴിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് സ്പഷ്ടമാണല്ലോ. സ്വാതന്ത്യ്രം മൂലം അടിമത്തത്തിന്റെ പോരായ്മകളിൽനിന്നും, ചാരിത്യ്ര ശുദ്ധിയും വിവാഹവും മൂലം ദുർന്നടപ്പുകളിൽനിന്നും അപമാനങ്ങളിൽനിന്നും സംരക്ഷണം ലഭിക്കുന്നതിൽനിന്നാണ് ഈ ഉദ്ദേ -ശ്യാർത്ഥങ്ങൾ ഉൽഭവിക്കുന്നത്. എന്ന വാക്കിന് "സ്വതന്ത്രൻ. വിവാഹിതൻ, ചാരിത്യ്ര ശുദ്ധൻ, എന്നൊക്കെ സന്ദർഭോചിതം അർത്ഥവ്യത്യാസം വരുന്നതിന്റെ കാരണവും, പശ്ചാത്തലവും മനസ്സിലാക്കുവാൻ വേണ്ടിയാണിത് ഇത്രയും വിവരിച്ചത്. ഇവിടെ മാത്രമല്ല, ചിലപ്പോഴെല്ലാം ഈ വിവരണം ഓർമയിലുണ്ടായിരിക്കുന്നത് നന്നാ -യിരിക്കും. എനി, നമുക്ക് ഈ വചനത്തിൽ പ്രസ്താവിക്കപ്പെട്ട വിഷയങ്ങൾ ശ്രദ്ധിക്കാം. കഴിഞ്ഞ വചനത്തിൽ പ്രത്യേക കാരണങ്ങളാൽ വിവാഹം നിഷിദ്ധമാക്ക -പ്പെട്ട സ്ത്രീകൾ ആരൊക്കെയാണെന്ന് വിവരിച്ചു. അതിലൊന്നും ഉൾപെടാത്തവരാണെങ്കിലും അന്യരുടെ വിവാഹബന്ധത്തിൽ ഇരിക്കുന്നവരെന്ന കാരണത്താൽ നിഷിദ്ധ -മാക്കപ്പെട്ടവരെ ക്കുറിച്ചാണ് (സ്ത്രീകളിൽനിന്നും പാതിവ്രത്യം സിദ്ധിച്ചവരും) എന്ന് പറഞ്ഞിരിക്കുന്നത്. വിവാഹിതർ എന്ന ഉദ്ദേശ്യത്തിലാണ് ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മുമ്പ് ചൂണ്ടിക്കാണിച്ചുവല്ലോ. വിവാഹിതരെ വിവാഹം കഴിച്ചുകൂടാ എന്ന് പറഞ്ഞതിൽനിന്ന് ഒരു കൂട്ടരെ ഒഴിവാക്കേണ്ടതായുണ്ട്. ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തിൽ ബന്ധനസ്ഥരായി പിടിക്കപ്പെട്ട സ്ത്രീ കളാണത്. അവർ വിവാഹിതരായിരുന്നാലും ശത്രുനാട്ടി ("ദാറുൽ ഹർബി')-ലുള്ള അവരുടെ ഭർത്താക്കളും അവരും തമ്മിലുള്ള വിവാഹബന്ധം അതോടെ ദുർബലപ്പെട്ടുപോകുന്നു. ഇരുകൂട്ടരും തമ്മിൽ പിന്നീട് വിവാഹബന്ധം തുടരുവാനും സാധ്യമാകുന്നതല്ല. ബന്ധനസ്ഥരാക്കപ്പെട്ടവരെ സേനാനികൾക്കിടയിൽ അധികൃതമായി ഭാഗിച്ചു കി ട്ടിയശേഷം, അവർക്ക് ഗർഭമില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവരെ സമീപിക്കുവാൻ പാടുള്ളൂ. വേണമെങ്കിൽ അവരെ വിവാഹം കഴിച്ചു ഭാര്യമാരായി സ്വീകരിക്കുകയോ , അടിമകളായിവെക്കുകയോ, അന്യർക്കു വിവാഹം കഴിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഈ സ്ത്രീകളെപ്പറ്റിയാണ് (നിങ്ങളുടെ വലം കൈകൾ ഉടമപ്പെടുത്തിയവരൊഴികെ) എന്നു പറഞ്ഞത്. ഔത്വാസ് ( اوطاس ) യുദ്ധത്തിൽ ബന്ധനസ്ഥരായ സ്ത്രീകളിൽ വിവാഹിതരായിരുന്നവരോട് - അവർക്ക് ഭർത്താക്കളുണ്ടായിരിക്കെ - ലർപ്പെടുവാൻ സ്വഹാബികൾക്ക് വൈമനസ്യം ഉണ്ടായെന്നും, ഇതിനെപ്പറ്റി അവർ റസൂൽ തിരുമേനി -യോട് ചോദിച്ചുവെന്നും, ആ സന്ദർഭത്തിൽ ഈ വചനം അവതരിച്ചുവെന്നും പല മാർഗങ്ങളിലൂടെയും ഹദീഥിൽ വന്നിരിക്കുന്നു. (അ; മു; തി; ന) ഈ സ് ത്രീകളുടെ വിവാഹത്തിൽ നിന്ന് ജനിക്കുന്ന കുട്ടികൾ സ്വതന്ത്രരായിരിക്കുന്നതും, ഈ സ്ത്രീകൾ അവരുടെ യജമാനന്റെയോ ഭർത്താവിന്റെയോ മരണത്തോടു കൂടി - അതിന് മുമ്പ് അവർ സ്വതന്ത്രരാക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെങ്കിൽ - താനേ സ്വതന്ത്രരായിത്തീരു -ന്നതുമാണെന്ന് 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധ ملك الي َ م ِ ين ْ വലങ്കൈയിന്റെ ഉടമസ്ഥത - എന്ന പ്രയോഗത്തെപ്പറ്റി സൂ: 6-ാം വചന -ത്തിന്റെ അനുബന്ധ വ്യാഖ്യാനക്കുറിപ്പിലും, അടിമകളെ സംബന്ധിച്ച ഇസ്ലാമിക നിലപാടിനെപ്പറ്റി സൂ: അഹ്സാബിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും, 47: 4 ന്റെ വ്യാഖ്യാനത്തിലും വിവരിച്ചത് നോക്കുക പ. വിവാഹം ചെയ്വാൻ പാടില്ലാത്ത സ്ത്രീകളെ വിവരിച്ച ശേഷം നിങ്ങളു ടെ മേൽ അല്ലാഹു നിയമിച്ച നിയമമാണിത് اللها ) എന്ന് പറഞ്ഞുകൊണ്ട് ഇതിൽ ആർക്കും ഭേദഗതി വരുത്തുവാൻ അധികാരമില്ലെന്നും, ഇപ്പറഞ്ഞതിന് പുറമെയുള്ളവർ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു لَّ ) എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള സ്ത്രീകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കുവാൻ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ സ്വാതന്ത്യ്രം നൽകപ്പെട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നും, അത് ഉപയോ -ഗപ്പടുത്തുന്നതിൽ ഗൗനിക്കപ്പെടേണ്ടത് എന്താണെന്നും കൂടി അല്ലാഹു ഓർമിപ്പിച്ചിരിക്കുന്നു. അതാണ് (-വേശ്യാവൃത്തരല്ലാതെ ചാരിത്യ്രം സൂക്ഷിക്കുന്നവരായ നിലയിൽ നിങ്ങളുടെ ധനം കൊണ്ട് നിങ്ങൾ സ്ത്രീകളെ അന്വേഷിച്ചു പി ടിക്കുവാൻ) എന്ന വാക്യത്തിൽ കാണുന്നത്. വിവാഹം കഴിക്കേണമെങ്കിൽ സ്ത്രീ കളുടെ സ്ഥിതിക്കനുസരിച്ചു മഹ്ർ നൽകണം. പിന്നീട് അവരുടെ ചിലവുകൾ വ ഹിക്കുകയും വേണം. നിയമാനുസൃതമായ വിവാഹം കഴിക്കാതെ അവിഹിതമാർഗങ്ങ ൾ സ്വീകരിക്കുമ്പോഴും ധനം വ്യയം ചെയ്യേണ്ടി വരും. അതുകൊണ്ട് നിങ്ങൾ നിങ്ങൾക്കുതന്നെ അപമാ -നവും, അപകടവുമായ ദുർവൃത്തികളിൽ ചെന്ന് പതിക്കരുത്. നിങ്ങ -ളുടെ ചാരിത്യ്രശുദ്ധിയും,- സാന്മാർഗികമായ മാനമര്യാദയും നിലനിറുത്തിപ്പോരുമാറ് നിങ്ങളുടെ ധനം നിങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്. അതിനു ഉതകുന്ന വിധത്തിലുള്ള സ്ത്രീകളെ നിങ്ങൾ അന്വേഷിച്ചു പിടിച്ച് അവരുമായി പരിണയിക്കുകയാണ് നിങ്ങൾ നല്ലത്. അതിനു വേണ്ടിയാണ് നിങ്ങൾക്ക് വിവാഹം അനുവദിച്ചു തന്നിരിക്കുന്നത് അതിലടങ്ങിയ സൂചനകൾ. നിയമങ്ങൾ എടുത്തു പറഞ്ഞു മതിയാക്കാതെ, അതിലടങ്ങിയ യുക്തിരഹസ്യങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും കൂടി ചൂണ്ടിക്കാട്ടു ക ക്വുർ-ആന്റെ പതിവാണല്ലോ. (അതിനപ്പുറമുള്ള സ്ത്രീകൾ ما وراء ذل م എന്ന വാക്കിന്റെ ഉദ്ദേശ്യത്തെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്). (അവരിൽ നിന്നും നിങ്ങൾ യാതൊരുവരെക്കൊണ്ട് ഉപയോഗമെടുത്തുവോ അവർക്ക് അവരുടെ പ്രതിഫലങ്ങൾ ഒരു നിശ്ചിത ബാധ്യതയായി നിങ്ങൾ കൊടുക്കണം). എന്ന് പറഞ്ഞുകൊണ്ട് മഹ്റിന്റെ കാര്യം അല്ലാ ഹു പ്രത്യേകം ഓർമിപ്പിക്കുന്നു. പ്രതിഫലങ്ങൾ ( اجور ) കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് മഹ്റാണ്. അവരിൽ നിന്നും ഉപയോഗപ്പെടുത്തുന്ന സുഖങ്ങളുടെ പേരിൽ അവർക്ക് നൽകപ്പെടുന്ന ഒരു പാരിതോഷികമാണല്ലോ മഹ്ർ. അതാണതിന് പ്രതി -ഫലം എന്നു പറയുവാൻ കാരണം. നിങ്ങളുടെ ചാരിത്യ്രശുദ്ധി സൂക്ഷിക്കുവാൻ വേണ്ടി നി ങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് ആ പാരിതോഷികം നൽകുന്നതിൽ അമാന്തം വരുത്തുന്നത് ഒട്ടും ഭൂഷണമല്ല. അത് കൊടുത്തു തീർക്കൽ നിങ്ങളുടെ ഒഴിച്ചുകൂടാത്ത ഒരു കടമയാണ് എന്ന് സാരം. മഹ്റിന്റെ കാര്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും മഹ്ർ തിട്ട -പ്പെടുത്തി നിശ്ചയിച്ചു കഴിഞ്ഞശേഷം ഇരുകൂട്ടരും പരസ്പരം കാണ്ട് അതിൽ വല്ല വിട്ടുവീഴ്ചയും ചെയ്യുന്ന പക്ഷം അതിൽ യാതൊരു തെറ്റുമില്ല. ഭാര്യ അതി ന്റെ ഏതാനും ഭാഗമോ, മുഴുവൻ തന്നെയോ ഭർത്താവിന് സന്തോഷപൂർവ്വം ഒഴിവാക്കിക്കൊടുത്താൽ അവൻ പിന്നീട് അതു കൊടുക്കേണ്ടതില്ല. നിശ്ചയിച്ചതിനെക്കാൾ കൂടുതലായി വല്ലതും കൂട്ടിക്കൊടുത്താൽ ഭാര്യക്ക് അത് സ്വീകരിക്കുന്നതിനും വിരോ -ധമില്ല. എന്നൊക്കെയാണ് (നിർണയം ചെയ്തതിനുശേഷം നിങ്ങൾ പരസ്പരം തൃപ്തിപ്പെട്ടു കൊടുക്കുന്നതിൽ നിങ്ങൾക്ക് തെറ്റില്ല) എന്ന വാക്യത്തിന്റെ സാരം . ഭാര്യമാരുടെ ഭാഗത്തുനിന്നു മഹ്റിൽ വല്ലതും വിട്ടുകൊടുക്കുന്ന പക്ഷം അത് സ്വീകരിക്കാമെന്നാണ് മുമ്പ് 4-ാം വചനത്തിൽ പ്രസ്താവിച്ചത്. ഇവിടെയാക -ട്ടെ, വിട്ടുവീഴ്ച രണ്ട് ഭാഗത്തു നിന്നും ആവാമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അൽബക്വ റഃ : 237 ലും ഈ സംഗതിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, ഭർത്താവിന്റെ ഭാ ഗത്തുനിന്നാണ് കൂടുതൽ ഔദാര്യം പ്രകടമാകേണ്ടത് എന്നുകൂടി അവിടെ അല്ലാഹു പ്രേ ത്യകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത് االله (നിശ്ചയമായും, അല്ലാഹു സർവ്വജ്ഞനും അഗാധജ്ഞനുമാകുന്നു) എന്ന് പറഞ്ഞുകൊണ്ടാണ്. ഈ നിയമ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നത് അല്ലാഹുവാണ്, അവൻ സർവ്വജ്ഞനും അഗാധജ്ഞനുമാണ്, എന്നിരിക്കെ, നിങ്ങളുടെ ഇഹപര ന ന്മകൾക്ക് ഉപയുക്തവും പ്രായോഗികവുമായ അനുഷ്ഠാന മാർഗം ണന്ന് നിങ്ങളെക്കാൾ അറിയുക അവന്നാണ്, ഈ നിയമ പരിധികളെ നിങ്ങൾ ലംഘിക്കുന്ന പക്ഷം അത് നിങ്ങൾക്ക് തന്നെ ദോഷം വരുത്തും എന്നൊക്കെയാണ് ഈ വാക്യത്തിലട -ങ്ങിയ ചില സൂചനകൾ. കഴിഞ്ഞ 22, 23, 24 വചനങ്ങളിലായി വിവാഹം നിഷിദ്ധമാക്കെ പ്പട്ട പല സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ച ശേഷം അല്ലാഹു പറയുന്നു: لَّ (അതിനു - മേൽപറഞ്ഞതിന് - അപ്പുറമുള്ളവർ നിങ്ങൾക്ക് അനുവ -ദനീയമാക്കപ്പെട്ടിരിക്കുന്നു.) അപ്പോൾ, കുടുംബബന്ധം മൂലം നിഷിദ്ധമാകുന്ന സ് ത്രീകളെല്ലാം മുലകുടി ബന്ധം മൂലവും നിഷിദ്ധമാകുമെന്നും, രണ്ട് സഹോദരികളെ ഒരുമിച്ചു കൂട്ടുന്നതുപോലെ, ഒരു സ്ത്രീയെയും അവളുടെ അമ്മായി പോലെയുള്ളവരെയും ഒരുമിച്ചു കൂട്ടുന്നതും നിഷിദ്ധമാണെന്നും മറ്റും ഹദീഥുകളിൽ വന്നിട്ടുള്ളത് ഇതിന് എതിരാവുകയില്ലേ എന്ന് വല്ലവർക്കും സംശയം തോന്നിയേക്കാം. ഈ സംശയ സാധ്യതയെ ചൂഷണം ചെയ്തുകൊണ്ടും, പൊക്കിക്കാണിച്ചുകൊണ്ടും തൽപരക -ക്ഷിക്കാരായ ചില ആളുകൾ ആ ഹദീഥുകൾ ക്വുർ-ആന്റെ പ്രസ്താവനക്ക് നിരക്കാത്തവ -യാണെന്ന് വരുത്തിത്തീർക്കുകയും, ഹദീഥിന്റെ പ്രാമാണ്യതയെപ്പോലും ചോദ്യം ചെയ്യുന്നതിനുള്ള ഒരായുധമാക്കി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. പ്രസ്തുത സംശയത്തിനുള്ള മറുപടി താഴെ വിവരിക്കുന്നതിൽനിന്ന് മനസ്സിലാക്കാ -വുന്നതാണ്:- വിവാഹം നിഷിദ്ധമാക്കപ്പെട്ട മുഴുവൻ സ്ത്രീകളെയും ഈ വചന -ങ്ങളിൽ വിശദമായി വിവരിക്കുകയല്ല അല്ലാഹു ചെയ്തിരിക്കുന്നത്. മുശ്രി -ക്കുകളായ സ്ത്രീകളെ വിവാഹം ചെയ്വാൻ പാടില്ലെന്ന് അൽബക്വറഃ 221 ലും, ഭാര്യയെ മൂന്നു പ്രാവശ്യം ത്വലാക്വ് (വിവാഹമോചനം) നടത്തിയവന് അവളെ മറ്റൊരാൾ വിവാഹം കഴിച്ചാലല്ലാതെ വിവാഹം കഴിച്ചുകൂടാ എന്ന് അൽബക്വറഃ 230 ലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അവരെപ്പറ്റി അവിടെ പ്രസ്താവിച്ചത് കൊണ്ട് മതിയാക്കുകയും, ഇവി ടെ അവരെപ്പറ്റി പ്രസ്താവിക്കാതിരിക്കുകയും ചെയ്തതിൽനിന്നുതന്നെ ഈ സംഗതി മനസ്സിലാക്കാം. കുടുംബബന്ധം, മുലകുടിബന്ധം, വിവാഹബന്ധം എന്നിവ നിമിത്തം വിവാഹം ചെയ്വാൻ പാടില്ലാത്ത സ്ത്രീകളിൽ പലരെക്കുറിച്ചും വ്യക്തമായി പ്രസ്താവിക്കുകയും, മറ്റുള്ളവരെക്കുറിച്ചു - വാക്കുകളിൽ നിന്നോ, യുക്തിതത്വങ്ങളിൽനിന്നോ മനസ്സിലാക്കാവുന്നതുകൊണ്ട് - വ്യക്തമായി പ്രസ്താവിക്കാതിരിക്കുകയുമാണ് ഈ വചനങ്ങളിൽ ചെയ്തിരിക്കുന്നത്. വ്യക്തമായി പ്രസ്താവിക്കപ്പെടാ -ത്തവരെക്കുറിച്ചാണ് നബി നമുക്ക് ഹദീഥുകളിൽ വിവരിച്ചു തന്നിരിക്കുന്നതും. സ്വന്തം മാതാക്കളെപ്പോലെത്തന്നെ, മാതാപിതാക്കളുടെ മാതാക്കളെ (ഉമ്മാമ്മമാരെ)യും വിവാഹം ചെയ്തുകൂടാ എന്നും, സ്വന്തം മക്കളുടെ പുത്രിമാരെയും വിവാഹം ചെയ്തുകൂടാ എന്നുമുള്ളതിൽ ആർക്കും തർക്കമില്ല. മാതാപിതാക്കളുടെ മാതാക്കളെ "മാതാക്കളി'ലും, മക്കളുടെ പുത്രിമാരെ "പുത്രിമാരി'ലും ഉൾപ്പെടുത്തി മൊത്തത്തിൽ മാതാക്കൾ എന്നും, പുത്രികൾ എന്നും പറഞ്ഞുമതിയാക്കിയിരിക്കുകയാണ്. ഇതുപോലെത്തന്നെ, സഹോദര സഹോദരികളിൽ മാതാവും പിതാവും ഒത്തവരും, പിതാവോ മാതാവോ ഒത്തവരും ൾപ്പെടുമെന്നതിലും സംശയമില്ല. ഇവിടെയും "സഹോദരികൾ, സഹോദരൻ, ( اخوات، اخ، اخت ) എന്നൊക്കെ സാമാന്യമായി പറഞ്ഞു മതിയാക്കിയിരിക്കുകയാണ് . ഇതെല്ലാം ക്വുർ-ആൻ ഉപയോഗിച്ചവാക്കുകളിൽ നിന്നു മനസ്സിലാക്കാവുന്നതുമാ -ണ്. മുലകുടി ബന്ധത്തിലുള്ള മാതാക്കളെയും സഹോദരികളെയും കുറിച്ചു പ്രസ്താവിച്ചേ പ്പാൾ, മുലകുടിക്കുന്ന കുട്ടിക്കും അവർക്കുമിടയിൽ ആ ബന്ധം സുസ്ഥാപിതമാകുന്നതുപോ ലെ അത് മറ്റുള്ളവർക്കിടയിലും സ്ഥാപിതമാകുക അനിവാര്യമാണെന്നു സൂചി -പ്പിക്കുന്നു. ارضعن م ങامهات م اللا (നിങ്ങൾക്ക് മുല തന്ന നിങ്ങളുടെ മാതാക്കൾ) എന്നും الر (മുലകുടിബന്ധത്താലുള്ള നിങ്ങളുടെ സഹോദരികൾ) എന്നും വിശേഷിപ്പിച്ചുകൊണ്ടാണത്. അല്ലാത്തപക്ഷം നിങ്ങൾക്ക് മു ലതന്ന സ്ത്രീകളും അവരുടെ പുത്രിമാരും എന്ന് പറഞ്ഞാൽ മതിയാകുമായിരുന്നുവല്ലോ. രണ്ടു സഹോദരികളെ വിവാഹത്തിൽ ഒരുമിച്ചു കൂട്ടുന്നതിനെ നിരോധിച്ചതിൽ അടങ്ങിയ തത്വം ഒരു സ്ത്രീയെയും അവളുടെ മാതാവ്, അമ്മായി മുതലായവരെയും ഒരുമിച്ചു കൂട്ടുമ്പോഴും ഉണ്ടാകുമെന്ന് ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാൽ, സൂചനകളും യുക്തിതത്വങ്ങളും മനസ്സിലാക്കുന്നതിൽ എല്ലാവരും ഒരേ നിലവാരമു -ള്ളവരായിരിക്കയില്ലല്ലോ. അതുകൊണ്ട് അത്തരം സംഗതികൾ നബി തന്നെ സമുദായത്തിനു വിവരിച്ചു കൊടുത്തിരിക്കുകയാണ്. "നിനക്ക് ഈ പ്രമാണം നാം അവതരിപ്പിച്ച ത് അവർക്ക് ഇറക്കപ്പെട്ടിട്ടുള്ളത് നീ അവർക്ക് വിവരിച്ചു കൊടുക്കുവാൻ വേണ്ടിയാകുന്നു. ' (16 : 44) എന്ന് അല്ലാഹു നബിയോട് പറഞ്ഞിട്ടുമുണ്ടല്ലോ. മേൽ വിവരിച്ച ലക്കുള്ള ഒരു വിരൽചൂണ്ടലായിട്ടാണ് "ആ സ്ത്രീകൾക്കപ്പുറമുള്ളവർ എന്ന് പറയാതെ "ആ പറഞ്ഞതിനപ്പുറമുള്ളവർ എന്നു ആ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചു കാണാം. ملعا ّ اللهاو
4:25وَمَن لَّمۡ يَسۡتَطِعۡ مِنكُمۡ طَوۡلًا أَن يَنكِحَ ٱلۡمُحۡصَنَٰتِ ٱلۡمُؤۡمِنَٰتِ فَمِن مَّا مَلَكَتۡ أَيۡمَٰنُكُم مِّن فَتَيَٰتِكُمُ ٱلۡمُؤۡمِنَٰتِۚ وَٱللَّهُ أَعۡلَمُ بِإِيمَٰنِكُمۚ بَعۡضُكُم مِّنۢ بَعۡضٖۚ فَٱنكِحُوهُنَّ بِإِذۡنِ أَهۡلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلۡمَعۡرُوفِ مُحۡصَنَٰتٍ غَيۡرَ مُسَٰفِحَٰتٖ وَلَا مُتَّخِذَٰتِ أَخۡدَانٖۚ فَإِذَآ أُحۡصِنَّ فَإِنۡ أَتَيۡنَ بِفَٰحِشَةٖ فَعَلَيۡهِنَّ نِصۡفُ مَا عَلَى ٱلۡمُحۡصَنَٰتِ مِنَ ٱلۡعَذَابِۚ ذَٰلِكَ لِمَنۡ خَشِيَ ٱلۡعَنَتَ مِنكُمۡۚ وَأَن تَصۡبِرُواْ خَيۡرٞ لَّكُمۡۗ وَٱللَّهُ غَفُورٞ رَّحِيمٞ
(25) നിങ്ങളിൽനിന്നു വല്ലവർക്കും സത്യവിശ്വാസിനികളായ ചാരിത്യ്രവതികളെ ധ സ്വതന്ത്ര സ്ത്രീകളെ പ വിവാഹം കഴിക്കുന്നതിനു(-ള്ളധന) ശേഷി സാദ്ധ്യമാകാത്തപക്ഷം, അപ്പോൾ - സത്യവിശ്വാസിനികളായ നിങ്ങളുടെ വാലിയക്കാരികളിൽ നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവരിൽ നിന്നു (വിവാഹം കഴിച്ചുകൊള്ളുക). നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു. നിങ്ങളിൽ ചിലർ ചിലരിൽനിന്നുള്ളവരത്രെ. ധ എല്ലാവരും പരസ്പരം സഹോദരങ്ങളാണല്ലോ. പ ആകയാൽ, അവരുടെ ആൾക്കാരുടെ (കൈകാര്യക്കാരുടെ) സമ്മതപ്രകാരം നിങ്ങളവരെ വിവാഹം കഴിച്ചുകൊള്ളുക. (സദാചാര) മര്യാദപ്രകാരം അവരുടെ പ്രതിഫലങ്ങൾ (മഹ്റുകൾ) അവർക്ക് നൽകുകയും ചെയ്യുവിൻ. (അതെ) വേശ്യാവൃത്തരല്ലാത്തവരും, (രഹസ്യ)-വേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ ചാരിത്യ്രശുദ്ധകളായ നിലയിൽ (അവരെ വിവാഹം കഴിച്ചേക്കുക). അങ്ങനെ, അവർക്ക് ചാരിത്യ്രസംരക്ഷണം ലഭിച്ചിട്ടു ധ വിവാഹം കഴിഞ്ഞിട്ടു പിന്നെ പ അവർ വല്ല നീചവൃത്തിയും കൊണ്ടുവന്നു (ചെയ്തു) വെങ്കിൽ, അപ്പോൾ - ചാരിത്യ്ര ശുദ്ധകളായ (സ്വതന്ത്ര) സ്ത്രീകളുടെ മേലുണ്ടാകുന്ന ശിക്ഷയുടെ പകുതി അവരുടെ മേൽ ഉണ്ടായിരിക്കും. അതു ധ അടിമകളെ വിവാഹം ചെയ്യാമെന്നുള്ളത് പ നിങ്ങളിൽ അസഹ്യ- തയെ ഭയപ്പെട്ടവർക്കാകുന്നു. നിങ്ങൾ ക്ഷമിക്കുന്നതാവട്ടെ, നിങ്ങൾക്കു (കൂടുതൽ) ഉത്തമവുമത്രെ. അല്ലാഹു, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (25) و َ م َ ن ْ വല്ലവരും, അവനു സാദ്ധ്യമായില്ല (എങ്കിൽ) നിങ്ങളിൽ നിന്ന് ط َ و ْ لا ശേഷിക്കു, ശേഷിയാൽ, പ്രാപ്തിയാൽ (ധനത്താൽ) അവൻ വിവാഹം കഴിക്കുവാൻ ചാരിത്യ്രവതികളെ (സ്വതന്ത്രകളെ) സത്യവിശ്വാസിനികളായ എന്നാൽ (അപ്പോൾ) ഉടമപ്പെടുത്തിയവരിൽനിന്ന് നിങ്ങളുടെ വലംകൈകൾ നിങ്ങളുടെ വാലിയക്കാരി(-ദാസി)-കളിൽനിന്ന് സത്യവിശ്വാസിനികളായ ُ َّ اللها َ و അല്ലാഹുവാകട്ടെ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നിങ്ങളിൽ ചിലർ ചിലരിൽ നിന്നാണ്, ചിലരിൽ പെട്ടവരാണ് ആകയാൽ(-അപ്പോൾ) അവരെ നിങ്ങൾ വിവാഹം കഴിക്കുവിൻ സമ്മത പ്രകാരം, അനുവാദത്തോടെ അവരുടെ ആൾക്കാരുടെ, വീട്ടുകാരുടെ അവർക്കു നിങ്ങൾ നൽകുകയും ചെയ്യുവിൻ അവരുടെ പ്രതിഫലങ്ങൾ മര്യാദ(-സദാചാര) പ്രകാരം ചാരിത്യ്ര ശുദ്ധകളായ നിലയിൽ വേശ്യാവൃത്തരല്ലാത്ത ഉണ്ടാക്കാത്തവരെ, സ്വീകരിക്കുന്നവരുമല്ലാത്ത (സ്വകാര്യ) വേഴ്ചക്കാരെ, (രഹസ്യ) തോഴൻമാരെ (ജാരൻമാരെ) അങ്ങനെ (എനി - എന്നാൽ) അവർക്കു ചാരിത്യ്ര സംരക്ഷണം ലഭിച്ചാൽ എന്നിട്ടു അവർ വന്നുവെങ്കിൽ (ചെയ്താൽ) വല്ല നീചവൃത്തിയും കൊണ്ട് എന്നാലവരുടെ മേലുണ്ടായിരിക്കും യാതൊന്നിന്റെ പകുതി ചാരിത്യ്രശുദ്ധി ലഭിച്ചവരുടെമേലുള്ള ശിക്ഷയിൽനിന്ന് ذ َ ل ِ ك َ അത് ഭയപ്പെട്ട(-പേടിച്ച)-വർക്കാണ് അസഹ്യത, കാഠിന്യത നിങ്ങളിൽനിന്ന് നിങ്ങൾ ക്ഷമിക്കുന്നതാവട്ടെ നിങ്ങൾക്ക് ഉത്തമമാണ് ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ യ ر َ ح ِ കരുണാനിധിയാണ്. എന്ന മൂലത്തിൽനിന്നുള്ള ന്റെ അർത്ഥങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചുവല്ലോ. ഈ വചനത്തിൽ ആദ്യത്തെ ആ വാക്ക് സ്വതന്ത്രകളായ സ്ത്രീകൾ എന്ന ഉദ്ദേശ്യത്തിലും, രണ്ടാമത്തേത് പതിവ്രതകളായ സ്ത്രീകൾ എന്ന ഉദ്ദേശ്യത്തിലുമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിനെത്തുടർന്ന് അടിമസ്ത്രീകളെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞതിൽനിന്നും, രണ്ടാമത്തേതിന്റെ വിവരണമെന്നോണം നീചവൃത്തിയും രഹസ്യേ വഴ്ചയും നടത്താത്തവർ എന്നു വിശേഷിപ്പിച്ചതിൽനിന്നും ഈ വ്യത്യസ്ത ഉദ്ദേശ്യങ്ങൾ വ്യക്തമാണ്. "ചെറുപ്പക്കാരി, യുവതി, ദാസി, വാലിയക്കാരി, അടിമസ്ത്രീ' എന്നൊക്കെയുള്ള അർഥങ്ങളിൽ വരുന്ന فتاة ന്റെ ബഹുവചനമാണ് (ഫതയാത്ത്) എന്ന പദം. "നിങ്ങളുടെ വാലിയക്കാരികൾ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, സത്യവിശ്വാസിനികളായ നിങ്ങളുടെ കൂട്ടത്തിൽ വർത്തിച്ചു വരുന്ന അടിമ സ്ത്രീകൾ എന്നത്രെ. സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യുമ്പോൾ, അടിമസ്ത്രീ -കളെ അപേക്ഷിച്ച് കൂടുതൽ മഹ്ർ നൽകേണ്ടി വരുമല്ലോ. മറ്റുള്ള ബാധ്യതകളും ങ്ങിനെത്തന്നെ. ആകയാൽ സ്വതന്ത്രകളെ വിവാഹം കഴിക്കത്തക്ക ധനപരമായ കഴിവില്ലാ -തിരിക്കുകയും, വിവാഹം അത്യാവശ്യമായിത്തീരുകയും ചെയ്യുന്നവർക്ക് സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം കഴിക്കാമെന്ന് അല്ലാഹു അറിയിക്കുന്നു. തുടർന്നുകൊണ്ട് നിങ്ങളുടെ വിശ്വാസെത്തപ്പറ്റി അല്ലാഹുവിന് നല്ലവണ്ണം മന്നും, നിങ്ങളിൽ ചിലർ ചിലരിൽ നിന്നുള്ളവരാണല്ലോ എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. വെളിയിൽ സത്യവിശ്വാസമുള്ളവരാണെന്നു ബോധ്യം വന്നാൽ മതി, യഥാർത്ഥാ -വസ്ഥ അല്ലാഹുവിന്നേ അറിയുകയുള്ളൂ. കുലീനതയെയും കുടുംബമാഹാത്മ്യ -ത്തെയുംകാൾ സത്യവിശ്വാസത്തിനാണ് വില കൽപിക്കേണ്ടത്. അടിമകളിൽതന്നെ സ്വതന്ത്രരെക്കാൾ വിശ്വാസമുള്ളവരുണ്ടായിരിക്കാം. സംഗതിവശാൽ നിങ്ങളിൽ ചിലർ സ്വത ന്ത്രരും ചിലർ അടിമകളും ആയിപ്പോയി എന്നല്ലാതെ മനുഷ്യത്വത്തിലും സത്യവിശ്വാ -സത്തിലും എല്ലാവരും സമന്മാരും എല്ലാവരും സഹോദരങ്ങളുമാണ്, എന്നിങ്ങനെയുള്ള പല സൂചനകളുമാണ് ആ വാക്കുകളിലുള്ളത്. അടിമസ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ കൈകാര്യക്കാരായ ആളുകളുടെ - അവരുടെ യജമാനന്മാരുടെ - സമ്മതത്തോടുകൂടി -യായിരിക്കണമെന്നും, പരിതഃസ്ഥിതികളും കാലദേശ സമ്പ്രദായങ്ങളും അനുസരിച്ച് മര്യാ -ദക്കുള്ള മഹ്ർ അവർക്കും കൊടുക്കണമെന്നും അല്ലാഹു അറിയിക്കുന്നു. കൂടാതെ, ചാരിത്ര്യം സൂക്ഷിക്കുന്നവരും, രഹസ്യമായോ പരസ്യമായോ വ്യഭിചാരവൃത്തികളിൽ ഏർപ്പെടാത്തവരുമായിരിക്കുവാൻ സൂക്ഷിക്കേണമെന്നുകൂടി ഉണർത്തുന്നു. ഇക്കാര്യം എല്ലാ വിവാഹത്തി ലും ആലോചിക്കേണ്ടതാണെങ്കിലും അടിമ സ്ത്രീകളെ സംബന്ധിച്ചിടത്തോളം - സ്വതന്ത്രകളായ സ്ത്രീകളെ അപേക്ഷിച്ച് - മാന്യതയും ചാരിത്യ്രവും പാലിക്കുന്നതിൽ അവർ പിന്നോക്കമായിരിക്കുവാൻ ഇടയുള്ളതുകൊണ്ട് പ്രത്യേകം ഉണർത്തിയതായിരിക്കും. ملعا ّ اللها ഗൗനിച്ചുകൊണ്ടുതന്നെ വിവാഹം നടന്നാലും ചിലപ്പോൾ ആ ഭാര്യമാരിൽനിന്നു വല്ല നീചവൃത്തികളും ഉണ്ടായിക്കൂടാ എന്നില്ലല്ലോ. അങ്ങിനെ വല്ലതും സംഭവിച്ചാൽ നിയമപ്രകാരം അവരെ ശിക്ഷിക്കേണ്ടതാണ്. പക്ഷേ, സ്വതന്ത്രകളായ സ്ത്രീകൾക്ക് നിയമിക്കപ്പെട്ട ശിക്ഷയുടെ പകുതി ശിക്ഷയേ അവർക്ക് നൽകേണ്ടതുള്ളൂവെന്നും അല്ലാഹു കൽപിക്കുന്നു. ഉന്നതരും മാന്യരുമായ ആളുകൾക്ക് ശിക്ഷകളിൽ ലഘൂകരണം നൽകലും, സാധാരണക്കാരും താഴേകിട -യിലുള്ളവരുമായ ആളുകൾക്ക് അതിൽ കാഠിന്യം കൂട്ടലുമാണല്ലോ ജനമദ്ധ്യെ പൊതുവെയുള്ള സമ്പ്രദായം. ഇസ്ലാമിന്റെ വീക്ഷണഗതി മറിച്ചാണുള്ളതെന്ന് ഇതിൽനി ന്നു മനസ്സിലാക്കാം. ശിക്ഷയുടെ പകുതി കൃത്യമായി കണക്കാക്കപ്പെടുവാൻ സാദ്ധ്യമല്ലാത്ത ശിക്ഷാനിയമങ്ങളിൽ ഭരണാധിപന്മാരുടെയും, ന്യായാധിപന്മാരുടെയും തീരുമാനമനുസരിച്ചു ചെയ്യാവുന്നതാണെന്നത്രെ പണ്ഡിതാഭിപ്രായം. സ്വതന്ത്രകളെ വിവാഹം ചെയ്വാൻ കഴിവില്ലാതിരിക്കുന്നതിനു പുറമെ, ഒരു വിവാഹം കഴിക്കാതിരുന്നാൽ ചാരിത്യ്രം പാലിക്കുവാൻ കഴിയാ തെ ദുർവൃത്തികൾക്കു വശംവദരായിത്തീർന്നേക്കുമെന്നു ഭയപ്പെടുകയും ചെയ്യുന്നവർ ക്കു മാത്രമേ ടിമകളെ വിവാഹം കഴിച്ചുകൂടൂ എന്നു അല്ലാഹു അവസാനം പ്രത്യേകം എടുത്തു -പറഞ്ഞിരിക്കുന്നു. അതോടൊപ്പം തന്നെ, കഴിവതും ക്ഷമിക്കുകയും, അങ്ങനെ അടിമവിവാഹം ഒഴിവാക്കുകയും ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്നു കൂടി ഉണർത്തുന്നു. ഒരു പക്ഷേ, കുറെ കഴിയുമ്പോൾ സ്വതന്ത്രക ളെത്തന്നെ വിവാഹം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവാമല്ലോ. അന്യരുടെ ഉടമസ്ഥതയിലുള്ള അടിമകളെ വിവാഹം കഴിക്കുന്നത് മാന്യതക്കും അന്തസ്സിനും യോജിച്ചതുമല്ല. അവരിൽ ജനിക്കുന്നകുട്ടികൾ അടിമകളുമായിരിക്കും. ഇതെല്ലാം കാരണമായിട്ടാണ് ഈ വിഷയത്തെ ഇത്ര ശക്തിയായി അല്ലാഹു നിരുൽസാഹപ്പെടുത്തുന്നത്. വിഭാഗം - 5
4:26–28يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمۡ وَيَهۡدِيَكُمۡ سُنَنَ ٱلَّذِينَ مِن قَبۡلِكُمۡ وَيَتُوبَ عَلَيۡكُمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ
وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيۡكُمۡ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُواْ مَيۡلًا عَظِيمٗا
يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَٰنُ ضَعِيفٗا
(26) നിങ്ങൾക്ക് (നിങ്ങളുടെ നടപടിക്രമങ്ങൾ) വിവരിച്ചു തരുവാൻ അല്ലാഹു -ഉദ്ദേശിക്കുന്നു; നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ നിങ്ങൾക്ക് കാട്ടിത്തരുവാനും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും (അവൻ ഉദ്ദേശിക്കുന്നു). അല്ലാഹു സർവ്വജ്ഞനും അഗാധജ്ഞനുമാകുന്നു. (27) അല്ലാഹു, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നു; ഇച്ഛകളെ പിൻപറ്റികൊണ്ടിരിക്കുന്നവർ, നിങ്ങൾ (നേർമാർഗം വിട്ടു) വമ്പിച്ച തോതിൽ തെറ്റിപ്പോകുവാനും ഉദ്ദേശിക്കുന്നു. (28) നിങ്ങൾക്ക് ലഘുവാക്കിത്തരുവാൻ അല്ലാഹു ഉദ്ദേശിക്കുന്നു. ബലഹീനനായിട്ടത്രെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും. (26) اللها അല്ലാഹു ഉദ്ദേശിക്കുന്നു നിങ്ങൾക്കവൻ വിവരിച്ചു തരുവാൻ നിങ്ങൾക്കു കാട്ടി (മാർഗദർശനം) തരുവാനും َലا യാതൊരു കൂട്ടരുടെ ചര്യ(-നടപടി) കളെ നിങ്ങളുടെ മുമ്പുള്ള പശ്ചാത്താപം സ്വീകരിക്കുവാനും നിങ്ങളുടെ ُ َّ اللها -അല്ലാഹു സർവ്വജ്ഞനാണ് ٌ യ ح َ ك ِ അഗാധജ്ഞനാണ് (27) ُ َّ اللها َ و അല്ലാഹുവാകട്ടെ ي ُ ر ِ يد ُ അവൻ ഉദ്ദേശിക്കുന്നു മടക്കം (പശ്ചാത്താപം) സ്വീകരിക്കുവാൻ നിങ്ങളുടെ ഉദ്ദേശിക്കുകയും ചെയ്യുന്നു ّ َ ِ ين َലي പിൻപറ്റിവരുന്നവർ الش ഇച്ഛകളെ നിങ്ങൾ തെറ്റി(ചരിഞ്ഞു - മറിഞ്ഞു) പോകുവാൻ م َ ي ْ لا തെറ്റൽ, മറിയൽ വമ്പിച്ചതായ (28) اللها അല്ലാഹു ഉദ്ദേശിക്കുന്നു ലഘുവാക്കിത്തരുവാൻ നിങ്ങൾക്ക് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ْ س َ ان ُ ശالإ മനുഷ്യൻ ബലഹീനനായി സാരം ഇങ്ങിനെ ഗ്രഹിക്കാം:- സാന്മാർഗികമായി നിങ്ങൾ അനുഷ്ഠിച്ചു പോരേണ്ടുന്ന നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കു വിവരിച്ചു തരുക, മുൻകഴിഞ്ഞ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും സച്ചരിതങ്ങ ളെ നിങ്ങൾ അനുകരിക്കുമാറാക്കുക, ദുർവൃത്തികളിൽനിന്നും പാപങ്ങളിൽ നിന്നും നിങ്ങളെ വിമുക്തരാക്കുക, അങ്ങനെ, അല്ലാഹുവിന്റെ മാപ്പിനും അനുഗ്രഹത്തിനും നിങ്ങളെ പാ ത്രീഭൂതരാക്കുക. ഇതൊക്കെയാണ് ഇങ്ങിനെയുള്ള നിയമ നിർദ്ദേശങ്ങൾ വിവരിച്ചു തരുന്നതു മുഖേന അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നന്മക്കും ഗുണത്തിനും ഉപയു -ക്തമായ മാർഗം ഏതാണെന്ന് കൂടുതൽ അറിയുക അല്ലാഹുവിനാണല്ലോ. നിങ്ങൾ പാ പങ്ങളിൽ നിന്ന് വിമുക്തരായിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അതേ സമ -യത്ത് നിങ്ങൾ നേർമാർഗത്തിൽനിന്ന് നിശ്ശേഷം പിഴച്ചുകാണണമെന്നാണ് ദേഹേച്ഛ -കളുടെ അടിമകളായ പിശാചിന്റെ ആൾക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരു ടെ ദുഷ്പ്രേരണകൾക്കും. പ്രകോപനങ്ങൾക്കും നിങ്ങൾ വില കൽപിക്കരുത്. മനുഷ്യൻ ഉൽകൃഷ്ട സൃഷ്ടി തന്നെ. അതേ സമയത്ത് അവന്ന് പല ദൗർബല്യങ്ങളുമുണ്ട്. അവന്റെ വികാരങ്ങളെ മുഴുവൻ അടക്കിയൊതുക്കി വെക്കുവാൻ അവനു സാധിക്കയില്ല. ഈ ദൗർബല്യം കണക്കിലെടുത്തുകൊണ്ട് പ്രായോഗികവും ലാഘവപ്രദവുമായ നടപടി ക്രമങ്ങളാണ് അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്. അക്കൂട്ടത്തിൽ ഒന്നത്രെ സ്വതന്ത്രകളെ വിവാഹം കഴിക്കുവാൻ സാധിക്കാത്തപക്ഷം അടിമകളെ വിവാഹം കഴിക്കാമെന്നു നിശ്ചയിച്ചതും.
4:29–30يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٖ مِّنكُمۡۚ وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا
وَمَن يَفۡعَلۡ ذَٰلِكَ عُدۡوَٰنٗا وَظُلۡمٗا فَسَوۡفَ نُصۡلِيهِ نَارٗاۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا
(29) ഹേ വിശ്വസിച്ചവരേ, നിങ്ങളുടെ സ്വത്തുക്കൾ നിങ്ങൾക്കിടയിൽ (തമ്മതമ്മിൽ) അന്യായമായി നിങ്ങൾ തിന്നരുത്; നിങ്ങളിൽനിന്നും അന്യോന്യം തൃപ്തിയോടെയുള്ള വല്ല കച്ചവടവും ആയാലൊഴികെ. ധ അതിനു വിരോധമില്ല പ നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു, നിങ്ങളെക്കുറിച്ചു കരുണയുള്ളവനാകുന്നു. (30) ആരെങ്കിലും അതിക്രമമായും, അക്രമമായും അങ്ങനെ ചെയ്യുന്ന പക്ഷം, നാം അവനെ വഴിയെ അഗ്നിയിൽ (നരകത്തിൽ) കടത്തി എരിയിക്കുന്നതാണ്. അത്, അല്ലാഹുവിന്റെ മേൽ ഒരു എളുപ്പമുള്ള കാര്യമാകുന്നു. (29) َലآم َ ن ُ وا ا ഹേ, വിശ്വസിച്ചവരേ നിങ്ങൾ തിന്നരുത് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങൾക്കിടയിൽ, നിങ്ങൾ തമ്മിൽ അന്യായമായി, ന്യായമല്ലാത്ത വഴിക്ക് അത് ആയാലൊഴികെ കച്ചവടം, വല്ല കച്ചവടവും അന്യോന്യം തൃപ്തിയോടെ നിങ്ങളിൽനിന്ന് നിങ്ങൾ കൊല്ലുക (വധിക്കുക)യും ചെയ്യരുത് നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (നിങ്ങളെത്തന്നെ) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു -നിങ്ങളെപ്പറ്റി കരുണ(-കൃപ)-യുള്ളവൻ (30) ആരെങ്കിലും ചെയ്യുന്നപക്ഷം ذ َ ل ِ ك َ അത് (അങ്ങനെ) അതിക്രമമായി, ക്രമം തെറ്റലായിട്ട് അക്രമമായും എന്നാൽ വഴിയെ അവനെ നാം കടത്തി എരിയിക്കും ن َ ار ً ا തീയിൽ, അഗ്നിയിൽ അതാകുന്നു, ആയിരിക്കുന്നു َ ബ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ ഒരു നിസ്സാരമായത്, എളുപ്പമുള്ളത്. അനാഥകളെയും, സ്ത്രീകളെയും സംബന്ധിച്ചും, അനന്തരാവകാശത്തെയും വിവാഹത്തെയും സംബന്ധിച്ചും മറ്റും പല കാര്യങ്ങളും വിവരിച്ചശേഷം, ധനപരമായ തുറയിൽ മനുഷ്യൻ അനുസരിക്കേണ്ടുന്ന ചില കാര്യങ്ങൾ വിവരിക്കുകയാണ്. പലിശ ഇടപാടുകൾ, കൃത്രിമ വിൽപനകൾ, ചൂതാട്ടം, പന്തയം, ഷോടതി, മായം ചേർക്കൽ ആദിയായ നിയമാനുസൃതമല്ലാത്ത എല്ലാ മാർഗങ്ങളിലൂടെയും ധനം കരസ്ഥമാക്കുന്നതിനെ അല്ലാഹു നിരോധിക്കുന്നു. പരസ്പരം ചയ്യുന്നതും അതോടുകൂടി നിയമ വിരോധമില്ലാത്തതുമായ എല്ലാക്രയവിക്രയങ്ങളും അനുവദിക്കുകയും ചെയ്യുന്നു. അല്ലാഹു അനുവദിക്കാത്ത ഒരു ഇടപാട് ഇടപാടുകാരുടെ തൃപ്തിയുടെ പേരിൽ അത് അനുവദനീയമാകുകയില്ല. അനുവദനീയമായ കൊള്ളക്കൊടുക്കലുകളിൽ ഇരുഭാഗക്കാരുടെയും തൃപ്തിയുണ്ടാ -യിരിക്കൽ ആവശ്യമാകുന്നു. ഇടപാടുകാരുടെ തൃപ്തിയുടെ സാക്ഷാൽക്കരണം സാധിക്കുവാൻ വേണ്ടിയാണ് ഇടപാടുകളിൽ രണ്ടുതരം خ ِ ي َ ار (അഭിപ്രായ സ്വാതന്ത്യ്രം) ഇസ്ലാമിൽ അനുവദിക്കപ്പെട്ടിരിക്കുന്നത്. (1) ഇടപാട് നടക്കുന്ന സദസ്സിൽനിന്ന് പിരിഞ്ഞു പോകും മുമ്പ് ഇടപാട് ഉറപ്പിക്കുവാനും, സ്വാതന്ത്യ്രം. ഇത് الم (സദസ്സിലെ സ്വാതന്ത്യ്രം) എന്ന പേരിൽ അറിയപ്പെടുന്നു. (2) സദസ്സിൽ നിന്ന് പിരിഞ്ഞശേഷവും രണ്ടിലൊന്ന് - ഇടപാട് ഉറപ്പിക്കലോ തള്ളിക്കളയലോ - ചെയ്വാൻ പരസ്പരം അവധി വെച്ചുകൊണ്ടുള്ള സ്വാതന്ത്യ്രം. ഇത് (നിബന്ധന വെച്ചുകൊണ്ടുള്ള സ്വാതന്ത്യ്രം) എന്ന പേരിലും അറിയെ പ്പടുന്നു. ഈ خي َ ار മൂന്നു ദിവസംവരെ മാത്രമേ പാടുള്ളൂ. നബി പറയുന്നു: "വിൽക്കുന്നവനും വാങ്ങുന്നവനും അവർ(-സ്ഥലം വിട്ടു)പിരിഞ്ഞു പോകാത്തപ്പോൾ അഭിപ്രായ സ്വാതന്ത്യ്രമുണ്ടായിരിക്കും. അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ ഇട -പാടായിരുന്നാലൊഴികെ. ഒരാൾ ഇടപാട് ഒഴിഞ്ഞു കളയുമെന്നു ഭയന്ന് മറ്റേയാൾ അവനെ (വേ -ഗം) വിട്ടുപിരിയുവാൻ പാടുള്ളതല്ല.' (അ; ദാ; തി; ന.) വിശദവിവരം ഹദീഥിന്റെയും, ഫിക്വ്ഹിന്റെയും ഗ്രന്ഥങ്ങളിൽനിന്നറിയേണ്ടതാകുന്നു. (നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങളെ - നിങ്ങളെത്തന്നെ - കൊല്ലരുത്) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം മൂന്നു പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. (1) നിങ്ങൾ തമ്മതമ്മിൽ കൊല ചെയ്യരുതെന്ന്. മിക്ക വ്യാഖ്യാതാക്ക ളും ഇതാണ് സ്വീകരിച്ചിരിക്കുന്നത്. സത്യവിശ്വാസികളെല്ലാം ഒരു ശരീരാംശങ്ങളെപ്പോലെയാണല്ലോ. അപ്പോൾ, ഒരാൾ കൊല്ലപ്പെടുന്ന പക്ഷം അത് സ്വന്തം ശരീരത്തെത്തന്നെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതാണ് "നിങ്ങളെത്തന്നെ കൊല്ലരുത്' എന്ന വാക്കിലെ സൂചന. (2) പാപങ്ങളും അക്രമങ്ങളും പ്രവർത്തിക്കുക വഴി നിങ്ങൾ നിങ്ങളെ സ്വ യം കൊല്ലരുത്. അഥവാ നിങ്ങളുടെ നാശത്തിനു നിങ്ങൾതന്നെ വഴിയൊരുക്കരു -ത്. (3) ആത്മഹത്യ ചെയ്തോ, മരണത്തിനു ഹേതുവാകുന്ന കാര്യങ്ങൾ ചെ യ്തോ നിങ്ങൾ നിങ്ങളെത്തന്നെ നശിപ്പിക്കരുത്. ഈ മൂന്ന് ഉദ്ദേശ്യങ്ങളും വരുവാൻ സാധ്യതയുള്ള ഒരു വാക്യം തന്നെയാണത്. ഒരു യാത്രയിൽ അംറുബ്നുൽ ആസ്വ് (റ) തനിക്കു ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചപ്പോൾ, തണുപ്പു സഹിക്കവയ്യാത്ത കാരണത്താൽ കുളിക്കുന്നതിനു പകരം "തയമ്മും' കൊണ്ടു മതിയാക്കി. ചില സ്വഹാബികൾ ഈ വിവരം നബി യെ അറിയിച്ചു. തിരുമേനി അംറ് (റ) നെ ചോദ്യം ചെയ്തപ്പോൾ, "അല്ലാഹുവിന്റെ റസൂലേ, തണുപ്പു എന്നെ കൊന്നുകളയുമെന്നു ഞാൻ ഭയപ്പെട്ടു; (നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലരുത്) എന്ന് അല്ലാഹു പറഞ്ഞിട്ടുമുണ്ടല്ലോ' എന്നാ -യിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് കേട്ടപ്പോൾ നബി ആക്ഷേപമൊന്നും പറയാതെ മൗനമവലംബിക്കുകയാണ് ചെയ്തത്. ഈ സംഭവം അഹ്മദ്, അബൂദാവൂദ്(-റ) മുതലായവർ ഉദ്ധരിച്ചതാണ്. ആത്മഹത്യ ചെയ്യുന്നവന് സ്വർഗം ലഭിക്കുകയില്ലെന്നും മറ്റും പ്രസ്താവിച്ചുകൊണ്ടുള്ള പല ഹദീഥുകളും പ്രസ്താവ്യമാകുന്നു. മനുഷ്യരുടെ ധനവും ദേഹവും സുരക്ഷിതമായിരിക്കുവാനുള്ള ഇത്തരം നിരോധങ്ങളും ശാസനകളും അല്ലാഹു നൽകിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിനു നിങ്ങളുടെ നേരെയുള്ള കാരു ണ്യവും കൃപയും കൊണ്ടാണ് എന്നത്രെ അവസാനവാക്യം االله ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 28-ാം വചനത്തിന്റെ അവസാനത്തിൽ മനുഷ്യൻ ദുർബ്ബല -നായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. ആ ദൗർബ്ബല്യം കണക്കിലെടുത്തുകൊണ്ട് അല്ലാഹു അവനോട് കാണിക്കുന്ന കാരുണ്യത്തിന്റെ ഒരു മഹത്തായ ഉദാ -ഹരണം അടുത്ത വചനത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:-
4:31إِن تَجۡتَنِبُواْ كَبَآئِرَ مَا تُنۡهَوۡنَ عَنۡهُ نُكَفِّرۡ عَنكُمۡ سَيِّـَٔاتِكُمۡ وَنُدۡخِلۡكُم مُّدۡخَلٗا كَرِيمٗا
(31) നിങ്ങളോട് വിരോധിക്കപ്പെടുന്നവയിലെ വൻകാര്യങ്ങൾ ധ മഹാപാപങ്ങൾ പ നിങ്ങൾ വർജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങളിൽ നിന്നു നാം മൂടി വെ(ച്ചുമാപ്പാ)- ക്കുന്നതാണ്; നിങ്ങളെ മാന്യമായ ഒരു പ്രവേശനസ്ഥാനത്തു നാം പ്രവേശിപ്പിക്കുന്നതുമാണ്. (31) നിങ്ങൾ വിട്ടകലുന്ന (വർജ്ജിക്കുന്ന)-പക്ഷം കാര്യങ്ങളെ (വൻ കുറ്റങ്ങളെ) നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ ع َ ن ْ ه ُ അതിനെപ്പറ്റി നിങ്ങൾക്ക് (നിങ്ങളിൽ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും നിങ്ങളുടെ തിന്മകൾ, ദോഷങ്ങൾ നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കൽ മാന്യമായ, ഉദാരമായ സത്യവിശ്വാസികൾക്ക് വളരെയധികം ആശ നൽകുന്ന ഒരു വാഗ്ദാ നമാണ് ഈ വചനം. മനുഷ്യൻ ഒരു വശത്തിലൂടെ ഉൽകൃഷ്ട സൃഷ്ടിയാണെങ്കിലും മറ്റൊരു വശത്തിലൂടെ ദുർബ്ബലനുമാണല്ലോ. അവന്റെ രക്ഷക്കും മോക്ഷത്തിനും ഹാനികരമായ എല്ലാ കാര്യങ്ങളെയും അല്ലാഹു അവന് വിവരിച്ചു കൊടുക്കുകയും, അവയിൽ നിന്ന് അവനെ വിലക്കുകയും ചെയ്തിട്ടുണ്ട്. അവന്റെ ദൗർബ്ബല്യം നിമിത്തം ആ വില -ക്കപ്പെട്ട കാര്യങ്ങളിൽ നിന്നും പരിപൂർണമായി വിമുക്തരായിരിക്കുന്നവർ വള രെ വിരളമായേ ഉണ്ടാകൂ. അതുകൊണ്ട് പരമകാരുണികനും, മനുഷ്യരെപ്പറ്റി മനുഷ്യ -രെക്കാൾ അറിയുന്ന രക്ഷിതാവുമായ അല്ലാഹു അവന് നൽകുന്ന അതിമഹത്തായ ഒരു ഔദാര്യമത്രെ ഈ വചനത്തിൽ കാണുന്നത്. വിരോധിക്കപ്പെട്ട മുഴുവൻ പാപങ്ങളും അവർ വർജ്ജിക്കുന്നില്ലെങ്കിൽ, അവയിലുള്ള വൻകാര്യങ്ങളാകുന്ന മഹാപാപങ്ങളെങ്കിലും വ ർജ്ജിക്കുന്ന പക്ഷം, ചെറിയതരം പാപങ്ങളെ അല്ലാഹു അവരിൽ നിന്നു മൂടിവെച്ചു മാപ്പാക്കിക്കൊടുക്കും എന്നുള്ളതാണത്. അത്രയുമല്ല, അവരെ മാന്യമായ ഒരു സ്ഥാനത്ത് പ്രവേശിപ്പിച്ചു ആദരിക്കുമെന്നുകൂടി വാഗ്ദാനം ചെയ്യുന്നു. ഈ മാന്യസ്ഥാനം കൊണ്ടുദ്ദേശ്യമാകട്ടെ, സ്വർഗമല്ലാതെ മറ്റൊന്നുമല്ലതാനും. അല്ലാഹുവിന് സദാസമയത്തും നാം പ്രത്യേകം നന്ദികാണിക്കുവാൻ കടപ്പെട്ട ഒരു മഹാനുഗ്രഹമാണിതെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, മഹാപാപങ്ങൾ ഏതൊക്കെയാണ്? ഇതിനു ക്ലിപ്തമായ ഒരു ഉത്തരം പറയത്തക്ക വ്യക്തമായ തെളിവുകളൊന്നും ക്വുർ-ആനി ലോ ഹദീഥിലോ കാണുന്നില്ല. ഏതാനും ചില നിർവ്വചനങ്ങൾ ചില മഹാൻമാരുടെ്ര പസ്താവനകളിൽ കാണാമെന്നു മാത്രം. അവ പരിശോധിക്കുമ്പോൾ നമുക്ക് ഏതാണ്ട് ഇങ്ങിനെ മനസ്സിലാക്കുവാൻ കഴിയും. കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യപ്പെട്ട കാര്യങ്ങൾ, അല്ലാഹുവിന്റെ ശാപകോപങ്ങൾക്കു കാരണമാകുമെന്ന് പ്രസ്താവിക്കപ്പെട്ട കാര്യങ്ങൾ, കർശനമായ ഭാഷയിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ, ഇഹത്തിൽ വെ ച്ചുതന്നെ ശിക്ഷാനടപടികൾക്കു വിധേയമാകുന്ന കാര്യങ്ങൾ മുതലായവയും, അല്ലാഹുവിന്റെ മഹത്വത്തെയോ അധികാരാവകാശങ്ങളെയോ ധിക്കരിക്കുന്ന തരത്തിലു -ള്ളവയും, സമുദായമദ്ധ്യെ സമാധാന ഭംഗമുണ്ടാക്കുന്നവയും, തമ്മതമ്മിൽ പാലിക്കേണ്ടുന്ന ചാർച്ചാ ബന്ധങ്ങളെ ലംഘിക്കുന്നവയുമായ എല്ലാ പാപങ്ങളും വൻകുറ്റങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. പ്രബലമായ ചില ഹദീഥുകളിൽ ഏഴു മഹാപാപങ്ങളെ നബി എടുത്തു പറഞ്ഞിട്ടുള്ളത് പ്രസിദ്ധമാകുന്നു. "വിനാശകരങ്ങളായ ഏഴു പാപ -ങ്ങളെ ( السبع الموبقات ) നിങ്ങൾ വർജ്ജിക്കുവിൻ' എന്നു നബി പറഞ്ഞപ്പോൾ, "ഏതാണവ'? എന്നു ചില സ്വഹാബികൾ ചോദിക്കുകയുണ്ടായി. അപ്പോൾ തിരുമേനി പറഞ്ഞു: ""അല്ലാഹുവിനോട് പങ്കുചേർക്കലും, അല്ലാഹു നിരോധിച്ചിട്ടുള്ള ആത്മാവിനെ (ആളെ) ന്യായപ്രകാരമല്ലാതെ വധിക്കലും, സിഹ്റും (ആഭിചാരവും), പലിശ തിന്നലും, അനാഥയുടെ സ്വത്തു തിന്നലും, യുദ്ധത്തിരക്കുള്ള (ശത്രുക്കളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന) ദിവസം പിൻതിരിഞ്ഞു പോകലും, സത്യവിശ്വാസിനികളും ദുർവൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ചു വ്യഭിചാരാരോ -പണം ചെയ്യലുമാകുന്നു.'' ഈ നബി വചനം ബുഖാരി, മുസ്ലിം (റ) തുടങ്ങിയ ഹദീഥ് പണ്ഡിത -ന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ബുഖാരിയും, മുസ്ലിമും(-റ) മറ്റു പലരും നിവേദനം ചെയ്തിട്ടുള്ള വേറെ ചില ഹദീഥുകളിൽ, മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങൾ എണ്ണിക്കാണാം. മാതാപിതാക്കളെ വെറുപ്പിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക മുതലായവ അതിൽ ഉൾപെടുന്നു. അപ്പോൾ, മഹാപാ -പങ്ങൾ ഇന്നിന്നവ മാത്രമാണെന്ന് നബി യും തിട്ടപ്പെടുത്തിപ്പറഞ്ഞിട്ടില്ലെന്നും, സന്ദർഭോചിതം അവയിൽ പ്രധാനപ്പെട്ട ചിലവ ചൂണ്ടിക്കാട്ടുകയാണ് അവിടുന്ന്െ ചയ്തിരിക്കുന്നതെന്നും ഇതിൽനിന്നു മനസ്സിലാക്കാമല്ലോ. ക്വുർ-ആന്റെയും നബി വചനങ്ങ -ളുടെയും വെളിച്ചത്തിൽ പരിശോധിച്ചാൽ, മഹാപാപങ്ങൾ എഴുപതും അതിലധിക വും കാണുമെന്നു മുൻഗാമികളായ ചില പണ്ഡിതന്മാർ പ്രസ്താവിച്ചു കാണുന്നു. ഈ വിഷയത്തിൽ, ഇബ്നു അബ്ബാസ്(-റ) പ്രസ്താവിച്ചതായി വന്നി -ട്ടുള്ള പല രിവായത്തുകളിൽ ഇബ്നുജരീർ(-റ), ഇബ്നു അബീഹാതിം(-റ) മു തലായവർ ഉദ്ധരിച്ച ഒരു രിവായത്ത് പ്രത്യേകം ശ്രദ്ധേയമാ--കുന്നു. ആ രിവായത്തിന്റെ സാ രം ഇതാണ്: ""മഹാപാപങ്ങൾ ഏതൊക്കെയാണ്? അവ ഏഴെണ്ണമാണോ?'' എന്ന് ചോദിക്കപ്പെട്ടപ്പോൾ ഇബ്നു അബ്ബാസ്(-റ) പറഞ്ഞു: ""അത് ഏഴിനെക്കാൾ അടുപ്പം എഴുനൂറിനോടാണ്. എങ്കിലും പാപമോചനം തേടുന്നതോടുകൂടി മഹാപാപം ഇല്ല. പതിവാക്കുന്നതോടുകൂടി നിസ്സാര പാപവും ഇല്ല.'' പാപങ്ങൾ എത്ര വമ്പിച്ചതായാലും അവ -യിൽ നിന്ന് വേണ്ടതുപോലെ ഖേദിച്ചു മടങ്ങുകയും, അല്ലാഹുവിനോട് പാ പമോചനം തേടുകയും ചെയ്യുന്ന പക്ഷം അല്ലാഹു അത് പൊറുത്തു കൊടുത്തേക്കുമെന്നും, അവ എത്ര നിസ്സാരമായാലും ഖേദിച്ചു മടങ്ങാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നപ ക്ഷം അവ വമ്പിച്ച പാപങ്ങളായി കലാശിക്കുമെന്നുമാണ് ഇബ്നു അബ്ബാസ്(-റ) ചൂണ്ടിക്കാട്ടുന്നത്. ഇന്നതെല്ലാം വൻകുറ്റങ്ങളും, ഇന്നതെല്ലാം ചെറിയ കുറ്റങ്ങളുമാണെന്ന് നിർണയി ച്ചു പറയുക സാധ്യമല്ലെന്ന് ഇതിൽ നിന്നെല്ലാം സ്പഷ്ടമാണല്ലോ. വമ്പിച്ച പാപങ്ങൾ വർ ജ്ജിക്കുകയും ചെറിയ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്യുന്ന സജ്ജനങ്ങളി ൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ, ആമീൻ.
4:32وَلَا تَتَمَنَّوۡاْ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضٖۚ لِّلرِّجَالِ نَصِيبٞ مِّمَّا ٱكۡتَسَبُواْۖ وَلِلنِّسَآءِ نَصِيبٞ مِّمَّا ٱكۡتَسَبۡنَۚ وَسۡـَٔلُواْ ٱللَّهَ مِن فَضۡلِهِۦٓۚ إِنَّ ٱللَّهَ كَانَ بِكُلِّ شَيۡءٍ عَلِيمٗا
(32) നിങ്ങളിൽ ചിലർക്ക് ചിലരെക്കാൾ അല്ലാഹു ശ്രേഷ്ഠത നൽകി (അഥവാ അനുഗ്രഹം ചെയ്തു) കൊടുത്തിട്ടുള്ളതിനെ നിങ്ങൾ കൊതിക്കരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചുണ്ടാക്കിയതിൽ നിന്ന് ഓഹരിയുണ്ടായിരിക്കും; സ്ത്രീകൾക്ക് അവർ സമ്പാദിച്ചുണ്ടാക്കിയതിൽ നിന്നും ഓഹരിയുണ്ടായിരിക്കും. അല്ലാഹുവിനോട് അവന്റെ അനുഗ്രഹത്തിൽ (അഥവാ ഔദാര്യത്തിൽ) നിന്നും നിങ്ങൾ ചോദിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു. (32) നിങ്ങൾ കൊതിക്കരുത്, വ്യാമോഹിക്കരുത് ശ്രേഷ്ഠമാക്കിയതിനെ, അനുഗ്രഹം (ഔദാര്യം) നൽകിയതിന് ُ َّ اللها അല്ലാഹു ب ِ ه ِ അത് മുഖേന, അതിനെ നിങ്ങളിൽ ചിലർക്ക്, ചിലരെ ചിലരെക്കാൾ പുരുഷന്മാർക്കുണ്ട് ن َ ص ِ يب ٌ ഓഹരി, പങ്ക് അവർ സമ്പാദിച്ചു (ചെയ്തു)-−ാക്കിയതിൽനിന്ന് സ്ത്രീകൾക്കുമുണ്ട് ن َ ص ِ يب ٌ ഓഹരി, പങ്ക് അവർ ചെയ്തു(-സമ്പാദിച്ചു)-−ാക്കിയതിൽ നിന്ന് ചോദിക്കുകയും ചെയ്യുവിൻ َ َّ اللها അല്ലാഹുവിനോട് അവന്റെ അനുഗ്രഹ(-ഔദാര്യ)-ത്തിൽനിന്ന്, ദയയിൽനിന്ന് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു എല്ലാകാര്യത്തെ (വസ്തുവെ)-ക്കുറിച്ചും അറിയുന്നവൻ. അന്യരുടെ ജീവനും സ്വത്തും അക്രമിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചശേഷം, അത്തരം അനീതികൾക്കു കാരണമായിത്തീരുന്ന ദുർമോഹങ്ങൾ പോ ലും ഉപേക്ഷിക്കണമെന്ന് അല്ലാഹു ഉപദേശിക്കുന്നു. ധനം, സുഖസൗകര്യങ്ങൾ, സ്ഥാനമാനങ്ങൾ, പ്രകൃതി വിശേഷതകൾ, സ്വഭാവഗുണങ്ങൾ എന്നിങ്ങിനെ പലതിലും ചിലർക്ക് മറ്റുള്ളവരെക്കാൾ അല്ലാഹു ശ്രേഷ്ഠത നൽകിയിരിക്കുമല്ലോ. ആ വക ഗു ണങ്ങൾ തങ്ങൾക്ക് വേണമെന്ന് വ്യാമോഹിക്കുകയും, അതിൽ അസൂയപ്പെടുകയും ചെയ്യ -രുത്. പുരുഷന്മാരായാലും സ്ത്രീകളായാലും അവരവർ ചെയ്തു സമ്പാദിക്കുന്ന കർമങ്ങളും, അദ്ധ്വാനങ്ങളും അനുസരിച്ചുള്ള നേട്ടവും പ്രതിഫലവും എല്ലാവർക്കും ലഭിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും അവരവരുടെതായ ചില പ്രത്യേകതകളുണ്ടായിരിക്കും. അതനുസരിച്ചു ഇരുകൂട്ടരും വർത്തിക്കുകയല്ലാതെ അന്യരുടെ നേട്ടങ്ങളിൽ വ്യാ മോഹിച്ചിട്ടു കാര്യമില്ല. മറ്റുള്ളവർക്കുള്ള നന്മകൾ തങ്ങൾക്കും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി യത്നിക്കുകയും, അതോടുകൂടി അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും തങ്ങളിൽ വർഷിച്ചു കൊണ്ടിരിക്കുവാൻ അവനോട് പ്രാർഥിക്കുകയുമാണ് വേണ്ടത്. ആർക്കെല്ലാമാണ്, എന്തെല്ലാമാണ്, എപ്പോഴൊക്കെയാണ് നൽകേണ്ടത്; അല്ലെങ്കിൽ നൽകാതിരിക്കേണ്ടത് എന്നൊക്കെ അല്ലാഹുവിനു ശരിക്കും അറിയാം എന്നിപ്രകാരമാണ് മൊത്തത്തിൽ ഈ വചനത്തിന്റെ സാരം. "രണ്ടുകൂട്ടരിൽ - അതായത്, അല്ലാഹു ധനം നൽകിയിട്ട് അത്േ വണ്ടപ്പെട്ട വിഷയത്തിൽ ചിലവഴിച്ചു തീർക്കുന്നവനിലും, അവൻ വിജ്ഞാനം നൽകിയിട്ട് അതുപ്രകാരം വിധിക്കുകയും അത് (മറ്റുള്ളവർക്ക്) പഠിപ്പിക്കുകയും ചെയ്യുന്നവനിലും - അല്ലാതെ അസൂയയില്ല.' എന്ന് നബി തിരുമേനി അരുളിച്ചെയ്തതായി ബുഖാരി, മുസ്ലിം(-റ) തുടങ്ങിയവർ ഉദ്ധരിച്ചിട്ടുണ്ട്. ഈ നബി വചന വും ഈ ക്വുർ-ആൻ വചനവും തമ്മിൽ പ്രത്യക്ഷത്തിൽ തോന്നിയേക്കാം. വാസ്തവത്തിൽ പൊരുത്തക്കേടൊന്നുമില്ല തന്നെ. പ്രസ്തുത രണ്ടു പ്പാലെയുള്ള ആ ഭാഗ്യം തങ്ങൾക്കും ഉണ്ടാവാനുള്ള ആഗ്രഹമുണ്ടായിരിക്കണമെന്നും, ധ നവും വിജ്ഞാനവും ലഭിക്കുമ്പോൾ അവരെപ്പോലെ പ്രവർത്തിക്കുവാനുള്ള സന്നദ്ധതയുണ്ടായിരിക്കണമെന്നുമാണ് നബി പറഞ്ഞതിന്റെ താൽപര്യം. "അസൂയ എന്നപദം ഇവിടെ കേവലം ഒരു അലങ്കാരപ്രയോഗം മാത്രമാകുന്നു. മറ്റു -ള്ളവർക്ക് ലഭിക്കുന്ന നന്മയിൽ വെറുപ്പ് തോന്നുകയും, അത് തനിക്കാണ് വേണ്ടതെന്ന് വ്യാമോഹിക്കുകയും ചെയ്യുക എന്ന അർത്ഥത്തിലുള്ള അസൂയയല്ല - മറിച്ച് അതുപോലെയുള്ള സൽഗുണങ്ങൾ തനിക്കും ഉണ്ടായിരിക്കണമെന്നുള്ള ആഗ്രഹമാണ് - ഈ ഹദീ -ഥിൽ പറഞ്ഞ അസൂയകൊണ്ട് വിവക്ഷ.
4:33وَلِكُلّٖ جَعَلۡنَا مَوَٰلِيَ مِمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَۚ وَٱلَّذِينَ عَقَدَتۡ أَيۡمَٰنُكُمۡ فَـَٔاتُوهُمۡ نَصِيبَهُمۡۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٖ شَهِيدًا
(33) എല്ലാവർക്കും (തന്നെ, തങ്ങളുടെ) മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതിനു (സ്വത്തിനു) നാം ബന്ധപ്പെട്ടവരെ (അവകാശികളെ) ഏർപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ സത്യങ്ങൾ (അഥവാ വലങ്കൈകൾ) ബന്ധം സ്ഥാപിച്ചിട്ടുള്ളവർക്ക് അവരുടെ ഓഹരി നിങ്ങൾ കൊടുത്തു കൊള്ളുവിൻ. നിശ്ചയമായും അല്ലാഹു, എല്ലാകാര്യത്തിനും (ദൃക്) സാക്ഷിയാകുന്നു. (33) എല്ലാവർക്കും, എല്ലാറ്റിനും നാം ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നു َ ِ َ و َ ا ബന്ധപ്പെട്ടവരെ (അവകാശികളെ) വിട്ടുപോയതിന്, വിട്ടുപോയതിൽ നിന്ന് മാതാപിതാക്കൾ و َ الأق അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും) ّ َ ِ ين َലا َ و യാതൊരുകൂട്ടർ കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(-വോ) നിങ്ങളുടെ സത്യങ്ങൾ, വലങ്കൈകൾ എന്നാലവർക്ക് നിങ്ങൾ കൊടുക്കുവിൻ അവരുടെ ഓഹരി َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു എല്ലാകാര്യത്തിനും, വസ്തുവിന്റെമേലും സാക്ഷി (ദൃക്സാക്ഷി) ഈ വചനത്തിലെ വാക്കുകളെയും, പ്രയോഗങ്ങളെയും, വൈയാകരണ നിയമങ്ങളെയും, ബന്ധപ്പെട്ട ചില രിവായത്തുകളെയും അടിസ്ഥാനമാക്കി ഒന്നിലധികം രൂപത്തിൽ ഇതിന് അർത്ഥവ്യാഖ്യാനം നൽകപ്പെട്ടു കാണാം. കൂടുതൽ പ്രസ -ക്തമായത് മാത്രം ചുവടെ ഉദ്ധരിക്കുന്നു. അതിനു മുമ്പായി ഇതിലെ ചില പദങ്ങളെക്കുറിച്ചു സാമാന്യം അറിയുന്നത് നന്നായിരിക്കും. ِ َ و َ ا (മവാലീ) എന്ന വാക്കിന്റെ ഏകവചനം َ م َ و ْ (മൗലാ) എന്നാകുന്നു. ഏതെങ്കിലും നിലക്ക് പരസ്പരം അണഞ്ഞ ബന്ധമുള്ളവർക്കെല്ലാം ഇത് ഉപയോ -ഗിക്കപ്പെടും. ഉദാഹരണമായി: അടിമ, യജമാനൻ, അടിമത്തത്തിൽ നി ന്നു മോചിപ്പിച്ച ആൾ, അതിൽനിന്നു മോചിപ്പിക്കപ്പെട്ടവൻ, അയൽക്കാരൻ, ഉടമസ്ഥൻ, സഖ്യ -ബന്ധമുള്ളവൻ, ആദർബന്ധു, അടുത്ത ചങ്ങാതി, അടുത്ത കുടുംബമുള്ളവൻ എന്നിവർക്കെ ല്ലാം ആ വാക്ക് ഉപയോഗിക്കാറുണ്ട്. അനന്തരസ്വത്തിന്റെ അവകാശികൾ പൊതുവിലാണ് ഇവിടെ അതുകൊണ്ടു വിവക്ഷ എന്നും, കുടുംബബന്ധം കൊണ്ട് കൂടുതൽ അടുപ്പമുള്ള അവകാശികളായ "അസ്വബ': ( الص َ ب َ ة )-ക്കാർ പ്രത്യേകമാണ് വിവക്ഷ എന്നും രണ്ടു അഭിപ്രായങ്ങളുണ്ട്. ي َ م ِ ين (യമീൻ) -എന്ന വാക്കിന്റെ ബഹുവചനമാണ് (അയ്മാൻ). ഇതു സത്യം - ശപഥം - എന്ന അർഥത്തിലും, വലങ്കൈ എന്ന അർഥത്തിലും സാധാരണ ഉപയോഗിക്കപ്പെടും. സഖ്യം, സന്ധി, ഉടമ്പടിപോലെയുള്ള പ്രധാന കരാറു വ്യവസ്ഥകൾ ഉറപ്പിക്കുമ്പോൾ അത് അന്യോന്യം കൈ (വലങ്കൈ) പിടിച്ചുകൊണ്ടും ശപഥവാക്യങ്ങൾ മുഖേന ഉറപ്പിച്ചുകൊണ്ടുമാണല്ലോ നടക്കുക. ആ നിലക്ക് "യമീനി'ന്റെ വാക്കർഥം രണ്ടിൽ ഏത് സ്വീകരിച്ചാലും ശരി, അത്തരം കരാറുകളും വ്യവസ്ഥകളും സ്ഥാപിക്കുന്നതിന് ع َ قد الي َ م ِ ين എന്നു പറയാവുന്നതാണ്. ഇതനുസരിച്ച് (നിങ്ങളുടെ സത്യങ്ങൾ - വലങ്കൈകൾ - സ്ഥാപിച്ചു) എന്നു പറഞ്ഞത് സഖ്യ ടമ്പടിയെ ഉദ്ദേശിച്ചാണെന്നത്രെ അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. വിവാഹ ഇടപാടിനെ ഉദ്ദേശിച്ചാണെന്നും ചിലർക്ക് അഭിപ്രായമുണ്ട്. കൂടാതെ, ഈ ആയത്തിലെ ഒന്നാമത്തെ വാക്യം و َ الأ എന്നിടത്ത് അവസാനിക്കുന്നതായും, ّ َ ِ ين َലا َ و മുതൽ വരെയുള്ള ഭാഗം രണ്ടാമതൊരു വാക്യമായുമാണ് മിക്കവരും കണക്കാക്കുന്നത്. ഇതനുസരിച്ചാണ് و َ الأ എന്നിടത്ത് "വക്വ്ഫ്' (നിറുത്തിവായന) ചെയ്തു വരുന്നതും. പരിഭാഷയിൽ നാം സ്വീകരിച്ചിരിക്കുന്നതും ഇപ്രകാരമാകുന്നു. ആദ്യം മുതൽ വരെയുള്ളതെല്ലാം ചേർന്ന് ഒരേ വാക്യമായും ചില വ്യാഖ്യാതാക്കൾ കണക്കാക്കി വരുന്നു. ഇതനുസരിച്ച് അതിന് ഇങ്ങിനെ അർഥം നൽകാവുന്നതാണ്: "മാതാപിതാക്കളും അടുത്ത കുടുംബ -ങ്ങളും നിങ്ങളുടെ വലങ്കൈകൾ - സത്യങ്ങൾ - ബന്ധം സ്ഥാപിച്ചിട്ടുള്ളവരും വിട്ടുപോയ സ്വത്തിന് എല്ലാവർക്കും നാം ബന്ധപ്പെട്ടവരെ - അവകാശികളെ - ഏർപ്പെടുത്തിയിരിക്കുന്നു.' എനി നമുക്ക്, മേൽസൂചിപ്പിച്ച പ്രസക്ത വ്യാഖ്യാനങ്ങളുടെ ചുരുക്കം മനസ്സിലാക്കാം:- മുതൽക്കുള്ളത് ഒരു വാക്യവും അതിന്റെ മുമ്പുള്ളത് വേറൊരു വാക്യവുമാണെന്ന അഭിപ്രായക്കാർ ആയത്തിന് രണ്ടു തരത്തിൽ വ്യാഖ്യാനം നൽ കാറുണ്ട്: (1) ആദ്യത്തെ വാക്യത്തിന്റെ സാരം, മാതാപിതാക്കളും അടുത്ത കുടുംബങ്ങളും മരണപ്പെട്ടു പോകുമ്പോൾ അവർ വിട്ടേച്ചു പോകുന്ന സ്വത്തിനു എല്ലാവ ർക്കും തന്നെ അല്ലാഹു നിശ്ചിത അവകാശികളെ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും രണ്ടാമത്തെ വാക്യത്തിന്റെ സാരം, നിങ്ങളുമായി സഖ്യബന്ധം നിലവിലുള്ളവർക്ക് ആ സ ഖ്യബന്ധമനുരിച്ച് നിങ്ങൾ നിർവ്വഹിച്ചു കൊടുക്കേണ്ടതുള്ള ബാധ്യതകളിൽ സ്വത്തവ -കാശമല്ലാത്ത എല്ലാ ബാധ്യതകളും നിങ്ങൾ നിർവ്വഹിച്ചു കൊടുക്കണം എന്നും, മദീനാ ഹിജ്റഃയെത്തുടർന്നു മുഹാജിറുകളുടെയും അൻസ്വാരികളുടെയും ടക്ക് നബി സ്ഥാപിച്ചിരുന്ന സാഹോദര്യബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവർ അന്യോന്യം സ്വത്ത -വകാശം നൽകി വന്നിരുന്നതിനെയും, ജാഹിലിയ്യാ കാലത്ത് അന്യോന്യം സ്വത്തവകാശം വകവെച്ചുകൊണ്ട് അറബികളിൽ പതിവുണ്ടായിരുന്ന സഖ്യബന്ധങ്ങെ ളയും നിറുത്തൽ ചെയ്യലും, ഇസ്ലാമിലെ അനന്തരാവകാശ നിയമവ്യവസ്ഥപ്രകാര -മുള്ള അവകാശികൾക്കു മാത്രമേ മേലിൽ സ്വത്തവകാശമുള്ളൂവെന്ന് സ്ഥാപിക്കലുമാണ് ഈ വചനം ചെയ്യുന്നത് എന്നത്രെ ഈ വ്യാഖ്യാനത്തിന്റെ താൽപര്യം. (2) ഒന്നാമത്തെ വാക്യത്തിന്റെ സാരം, മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടുപോയ സ്വത്തിന് എല്ലാവർക്കും തന്നെ അടുത്ത കുടുംബബന്ധമുള്ള - അസ്വബക്കാരായി അറിയപ്പെടുന്ന - അവകാശികളെ നിശ്ചയിച്ചിട്ടുണ്ട് എന്നും , രണ്ടാം വാക്യത്തിന്റെ സാരം, വിവാഹബന്ധം സ്ഥാപിതമായിട്ടുള്ളവർക്ക് - ഭാര്യാഭർത്താക്കൾക്ക് - അവരുടെ നിശ്ചിത ഓഹരി കൊടുക്കണമെന്നും ആകുന്നു. അതായത് ഭാര്യാഭ ർത്താക്കളുടെ നിശ്ചിത ഓഹരികൾ (ഭർത്താവാണെങ്കിൽ പകുതിയും; നാലിലൊന്നും; ഭാര്യയാണെങ്കിൽ ഭർത്താവിന്റെ പകുതിയും), മാത്രം നൽകുകയും ബാക്കിയെല്ലാം ആ അടുത്ത അവകാശികൾക്ക് - അസ്വബക്കാർക്ക് - കൊടുക്കുകയുമാണ് വേണ്ടതെന്നു താൽപര്യം. ആയത്തിന്റെ ആദ്യം മുതൽ വരെയുള്ളതെല്ലാം ചേർന്നു ഒരേ വാക്യമാണെന്ന അഭിപ്രായമനുസരിച്ച് അതിന്റെ സാരം ഇങ്ങിനെയായിരിക്കും: മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും, വിവാഹബന്ധം സ്ഥാപിതമായവരും - അഥവാ ഭാര്യാഭർത്താക്കളും - വിട്ടുപോയ സ്വത്തിന് അല്ലാഹു നിശ്ചിത അവകാശിക ളെ എല്ലാവർക്കും ഏർപ്പെടുത്തി വെച്ചിരിക്കുന്നു. അഥവാ ആ അവകാശികൾക്ക് മാത്രേ മ മേലിൽ അനന്തരാവകാശമുള്ളൂ. ആ അവകാശികൾ ഓരോരുത്തർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓഹരി നൽകേണ്ടതാണ്. മേൽക്കണ്ടതല്ലാത്ത ചില വ്യാഖ്യാനങ്ങളും ബന്ധപ്പെട്ട ചില വിശദീകരണങ്ങളും ഇവിടെ കാണാമെങ്കിലും അതിലേക്കു പ്രവേശിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. വിഭാഗം - 6
4:34–35ٱلرِّجَالُ قَوَّـٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضٖ وَبِمَآ أَنفَقُواْ مِنۡ أَمۡوَٰلِهِمۡۚ فَٱلصَّـٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٞ لِّلۡغَيۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّـٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُواْ عَلَيۡهِنَّ سَبِيلًاۗ إِنَّ ٱللَّهَ كَانَ عَلِيّٗا كَبِيرٗا
وَإِنۡ خِفۡتُمۡ شِقَاقَ بَيۡنِهِمَا فَٱبۡعَثُواْ حَكَمٗا مِّنۡ أَهۡلِهِۦ وَحَكَمٗا مِّنۡ أَهۡلِهَآ إِن يُرِيدَآ إِصۡلَٰحٗا يُوَفِّقِ ٱللَّهُ بَيۡنَهُمَآۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرٗا
(34) പുരുഷന്മാർ സ്ത്രീകളുടെ മേൽ (കാര്യം) നടത്തിപ്പുകാരാണ്; അവരിൽ (മനുഷ്യരിൽ) ചിലരെ ചിലരെക്കാൾ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവർ (പുരുഷന്മാർ) തങ്ങളുടെ സ്വത്തുക്കളിൽ നിന്ന് ചിലവഴിക്കുന്നതു കൊണ്ടും. ധ ഇതാണതിനു കാരണം പ എന്നാൽ, സദ്വൃത്തകളായുള്ളവർ അനുസരണമുള്ളവരും, അല്ലാഹുകാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തിൽ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു. യാതൊരു സ്ത്രീകളുടെ പിണക്കം (അനുസരണക്കേട്) നിങ്ങൾ ഭയപ്പെടുന്നുവോ, അവർക്ക് നിങ്ങൾ സദുപദേശം നൽകുകയും, കിടപ്പു സ്ഥാനങ്ങളിൽ അവരെ വെടിയുകയും, അവരെ അടിക്കുകയും ചെയ്തു കൊള്ളുവിൻ. എന്നിട്ട്, അവർ നിങ്ങളെ അനുസരിച്ചുവെങ്കിൽ (പിന്നെ) അവർക്കെതിരിൽ നിങ്ങൾ ഒരു മാർഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും, വലിയവനുമാകുന്നു. (35) അവർ രണ്ടുപേർക്കുമിടയിൽ നിങ്ങൾ പിളർപ്പു (ഛിദ്രം) ഭയപ്പെട്ടുവെങ്കിലോ, അപ്പോൾ, അവന്റെ ആൾക്കാരിൽ നിന്ന് ഒരു വിധികർത്താവിനെ ധ മദ്ധ്യസ്ഥനെ പ യും, അവളുടെ ആൾക്കാരിൽ നിന്ന് ഒരു വിധികർത്താവിനെ (മദ്ധ്യസ്ഥനെ) യും നിങ്ങൾ നിയോഗിക്കുവിൻ. ഇരുകൂട്ടരും (അവർക്കിടയിൽ) നന്നാക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം, രണ്ടു പേർക്കുമിടയിൽ അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയമായും അല്ലാഹു, സർവ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു. (34) الر ِ ّ ج َ ال ُ പുരുഷന്മാർ നിലകൊള്ളുന്നവരാണ്, നടത്തിപ്പുകാരാണ്, അധികാരസ്ഥന്മാരാണ്, രക്ഷകന്മാരാണ് സ്ത്രീകളിൽ, സ്ത്രീകളുടെ മേൽ ശ്രേഷ്ഠമാക്കിയതുകൊണ്ട്, മെച്ചപ്പെടുത്തിയതിനാൽ ُ َّ اللها അല്ലാഹു അവരിൽ ചിലരെ ചിലരെക്കാൾ അവർ ചിലവഴിക്കുന്നതുകൊണ്ടും അവരുടെ സ്വത്തുക്കളിൽ നിന്ന് ف َ الص എന്നാൽ സദ്വൃത്തകളായവർ, നല്ല സ്ത്രീകൾ, കൊള്ളാവുന്നവർ അനുസരണം (ഒതുക്കം - അച്ചടക്കം) ഉള്ളവരാണ് കാക്കുന്ന (സൂക്ഷിക്കുന്ന)-വരാണ് അസാന്നിദ്ധ്യത്തെ (അഭാവാവസ്ഥയിൽ) اللها അല്ലാഹു(-കാത്തു) സൂക്ഷിച്ചപ്രകാരം, കാത്തതുകൊണ്ട് ِ و َ اللا യാതൊരു സ്ത്രീകൾ നിങ്ങൾ ഭയപ്പെടും, ഭയപ്പെടുന്ന അവരുടെ പിണക്കത്തെ, അനുസരണക്കേട് അവർക്ക് നിങ്ങൾ സദുപദേശം ചെയ്യുവിൻ അവരെ നിങ്ങൾ വെടിയുകയും ചെയ്യുവിൻ കിടപ്പു സ്ഥാനങ്ങളിൽ അവരെ നിങ്ങൾ അടിക്കുകയും ചെയ്യുവിൻ എന്നിട്ടു (എന്നാൽ) അവർ നിങ്ങളെ-അനുസരിച്ചെങ്കിൽ, വഴിപ്പെട്ടാൽ എന്നാൽ നിങ്ങൾ തേടേ-−, അന്വേഷിക്കരുത് അവരുടെ മേൽ, അവർക്കെതിരെ س َ ب ِ يلا ഒരു മാർഗം, വഴി َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ ഉന്നതനാകുന്നു, മേലെയുള്ളവനാണ് വലിയവൻ, മഹാനായ (35) നിങ്ങൾ ഭയന്നുവെങ്കിൽ ش ِ ق َ اق َ പിളർപ്പ്, ഛിദ്രം, ഭിന്നിപ്പ് അവർ രണ്ടുപേർക്കുമിടയിൽ എന്നാൽ നിങ്ങൾ എഴുന്നേൽപിക്കുവിൻ, അയക്കുക, നിയോഗിക്കുക ഒരു വിധികർത്താവിനെ (മദ്ധ്യസ്ഥനെ) അവന്റെ ആൾക്കാരി(-കൂട്ടക്കാരി)ൽ നിന്ന് ഒരു വിധി കർത്താവിനെയും അവളുടെ ആൾക്കാരിൽ നിന്ന് അവർ രണ്ടാളും ഉദ്ദേശിക്കുന്നപക്ഷം إ ِ ص ْ لاح ً ا നന്നാക്കൽ, നന്മവരുത്തൽ ഒപ്പിക്കും, യോജിപ്പുവരുത്തും ُ َّ اللها -അല്ലാഹു അവർ രണ്ടാൾക്കിടയിൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അറിയുന്നവനാകുന്നു, സർവ്വജ്ഞനാണ് സൂക്ഷ്മജ്ഞാനി വൈവാഹിക ജീവിതത്തിൽ ഭാര്യാഭർത്താക്കൾക്കിടയിൽ അനുവർത്തി -ക്കപ്പെടേണ്ടുന്ന ചില പ്രധാനസംഗതികളാണ് ഈ വചനങ്ങളിൽ അല്ലാഹു അറിയിക്കുന്നത്. അവ ശരിക്കും അംഗീകരിക്കുന്ന പക്ഷം, ഭാര്യാഭർത്താക്കൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടാകുക ദുർല്ലഭമായിരിക്കും. ഉണ്ടായാൽ അത് പരിഹ -രിക്കപ്പെടുകയും ചെയ്യും. ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം:- (1) സ്ത്രീകളുടെ മേലധികാരവും മേൽനോട്ടവും പുരുഷന്മാർക്കാണുള്ളത്. ഒന്നിലധികം ആളു -കൾക്ക് പങ്കുള്ള ഏതൊരു രംഗത്തും അതിന് ആധികാരിക -മായ ഒരു മേൽനോട്ടക്കാരനില്ലാത്ത പക്ഷം അവിടെ കുഴപ്പവും വ്യവസ്ഥയില്ലാ -യ്മയും നടമാടുന്നതാണ്. ഗാർഹിക ജീവിതത്തിൽ ഇതിന്റെ ആവശ്യം കൂടുതലായി കാണാം. "നാഥനില്ലാത്ത വീടുപോലെ' എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ടായത് ത്കൊണ്ടാകുന്നു. ഇവിടെ ആ ആധികാരിക സ്ഥാനം പുരുഷനാണുള്ളത് എന്ന് അല്ലാഹു്ര പഖ്യാപിക്കുന്നു. പ്രകൃത്യാ ഉള്ളതും, സ്വാഭാവികമായുണ്ടാകുന്നതുമായ ഓരോ കാരണങ്ങളും അതിന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. രണ്ടിൽ ഓരോന്നും തന്നെ, ആ സ്ഥാന -ത്തിനുള്ള അർഹത സ്ത്രീകൾക്കല്ല ഉള്ളതെന്ന് കാണിക്കുന്നവയാകുന്നു. 1-ാമത്തേത്, ഒരു കൂട്ടർക്ക് മറ്റേ കൂട്ടരെക്കാൾ - അതെ, പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ - അല്ലാഹു നൽകിയി- اللها അതായത്, ശാരീരികവും മാനസികവുമായി പുരുഷനുള്ള സവിശേഷത, വ്യക്തികളെ എടുത്തു പരി -ശോധിക്കുമ്പോൾ ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ചില സ്ത്രീകൾ ചില പുരുഷന്മാ രെ കവച്ചുവെക്കുന്നവരുണ്ടാകാമെങ്കിലും രണ്ട് വർഗമെന്ന നിലക്ക് പുരുഷനാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നതെന്ന് നിഷ്പക്ഷ ബുദ്ധിയുള്ള ആർക്കും അറിയാവുന്ന ഒരു യാഥാർത്ഥ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളിൽ നിന്ന് പ്രവാചകന്മാരെ അല്ലാഹു നിയോഗിക്കാത്തതും, "ഭരണാധികാരം സ്ത്രീയെ ഏൽപിച്ച ജനത വിജയിക്കുകയില്ല.' എന്നു ബുഖാരി(-റ) ഉദ്ധരിച്ച ഒരു ഹദീഥിൽ നബി പ്രസ്താവിച്ചിരിക്കുന്നതും. 2-ാമത്തേത്, പുരുഷന്മാരാണ് സ്ത്രീകൾക്ക് വേണ്ടി ധനം ചിലവഴിക്കുന്നതെന്ന വസ്തുതയാകുന്നു സ്ത്രീകളുടെ മഹ്ർ, ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകളെല്ലാം വഹിക്കുന്നത് പുരുഷന്മാരാണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേലുള്ള നേതൃത്വത്തിന് സ്വാഭാവികമായും അർഹരാക്കുന്നു. സ്ത്രീകളുടെ നേതൃത്വം പുരുഷന്മാർക്കാണെന്ന് പറഞ്ഞതുകൊണ്ട് - ആധുനികതയുടെ ചിത്തഭ്രമം പിടിപെട്ടവർ കരുതാറുള്ളതുപോലെ - സ്ത്രീകൾക്ക് ഇസ്ലാം സ്വാതന്ത്യ്രം അനുവദിച്ചിട്ടില്ലെന്നോ, അവർ പുരുഷന്മാരുടെ അടിമകളായിരിക്കുവാനാണ് ഇസ്ലാം ഉദ്ദേശിക്കുന്നതെന്നോ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള അവകാശങ്ങളെ ഒറ്റ വാക്യത്തിൽ കണക്കുതീർത്തു വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: (البقرة ) (അവരുടെ - സ്ത്രീകളുടെ - മേൽ ബാധ്യതയുള്ളത്പോലെ സദാചാരമര്യാദപ്രകാരം അവരോടും ബാധ്യതയുണ്ട്. പുരുഷന്മാർക്ക് അവരെക്കാൾ ഒരു പദവിയുണ്ട്താനും. 2 : 228) കൂടുതൽ വിവരം അവിടെ കഴിഞ്ഞു പോയിട്ടുള്ളത്കൊണ്ട് ഇവിടെ വിവരി -ക്കുന്നില്ല. ആ പദവിയുടെ വിശദീകരണം മാത്രമാണ് ഈ വചനത്തിൽ കാണുന്നത്. ഈ വചനം അവതരിച്ച സന്ദർഭം കൂടി അറിയുന്നത് നന്നായിരിക്കും. ഒരു പുരുഷൻ തന്റെ മകളെയും കൂട്ടിക്കൊണ്ട് നബിയുടെ അടുക്കൽ വന്ന് അവളെ അവളുടെ ഭർത്താവ് തല്ലിയതായി കേസ് പറയുകയുണ്ടായി. അത് പാടില്ലാത്തതാണെന്നും, അതിന് പ്രതികാരം ചെയ്യാമെന്നും നബി പറഞ്ഞു. ഈ അവസരത്തിലാണിത് അവതരിച്ചതെന്ന് ഇബ്നു ജരീർ(-റ) മുതലായ ചി ലർ പല മാർഗങ്ങളിലൂടെ നിവേദനം ചെയ്തിരിക്കുന്നു. ചില രിവായത്തുകളിൽ ആ സ്ത്രീ അവളുടെ ഭർത്താവുമായി പിണങ്ങിയത്കൊണ്ടാണ് അവൻ അടിച്ചതെന്നും, മറ്റു ചില രിവായത്തു -കളിൽ, ഈ വചനം അവതരിച്ചപ്പോൾ നബി : "ഞാൻ ഒരു കാര്യം ഉദ്ദേശിച്ചു; അല്ലാഹു മറ്റൊന്നും ഉദ്ദേശിച്ചു' എന്ന് പറഞ്ഞതായും വന്നിരിക്കുന്നു. (2) അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും, ഭർത്താവുമായി ടക്കത്തിലും ഒതുക്കത്തിലും വർത്തിച്ചുകൊണ്ടുമിരിക്കുക, അവന്റെ അഭാവത്തിൽ അവന്റെ സ്വത്ത്, മാനം, മക്കൾ മുതലായവയും, അവൾക്കോ അവന്നോ അപകീർത്തിയുണ്ടാക്കുന്ന കാര്യങ്ങളും കാത്തുസൂക്ഷിക്കുക; ഇതാണ് നല്ലവരും സദ്വൃത്തകളുമായ സ്്ര തീകളുടെ ലക്ഷണങ്ങൾ. "സദ്വൃത്തകളായ സ്ത്രീകൾ അനുസരണമുള്ളവരും അസാന്നിദ്ധ്യാവസ്ഥയിൽ കാത്തു സൂക്ഷിക്കുന്നവരുമായിരിക്കും' എന്ന വാക്യത്തിന്റെ താൽപ ര്യം അതാകുന്നു. വിവാഹം മുഖേന തങ്ങളുടെ ചാരിത്യ്രം സംരക്ഷിക്കുവാനും, ജീവിതാവശ്യങ്ങൾ നിറവേറ്റുവാനുമുള്ള മാർഗം സിദ്ധിച്ചിരിക്കുന്നതും, തങ്ങളുടെ വകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുവാൻ ഭർത്താക്കളോട് കൽപിക്കപ്പെട്ടിരിക്കുന്നതും സൂചിപ്പിച്ചു കൊണ്ടാണ് اللها (അല്ലാഹു കാത്തുരക്ഷിച്ച പ്രകാരം) എന്ന് പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഗുണത്തിനു വേണ്ടി അല്ലാഹു ഇതെല്ലാം ചെയ്തുകൊടുത്തിരിക്കകൊണ്ട് ഭർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമല്ല - അവരുടെ അസാ -ന്നിധ്യത്തിലും - മേൽ പറഞ്ഞ കാര്യങ്ങൾ സൂക്ഷിക്കുവാൻ അവർ ബാധ്യസ്ഥരാണ് എന്ന് സാ രം. അബൂഹുറയ്റഃ(-റ)-യിൽ നിന്ന് ഇബ്നുജരീറും, ബൈഹക്വീ ( റ) മുതലായവരും ഉദ്ധരിക്കുന്നു: നബി പറഞ്ഞു: "സ്ത്രീകളിൽവെച്ച് ഉത്തമയായവൾ (ഇങ്ങിനെയുള്ള) രു സ്ത്രീയാണ്: നീ അവളെ നോക്കിയാൽ അവൾ നിന്നെ സന്തോഷപ്പെടുത്തും, നീ അവളോട് കൽപിച്ചാൽ അവൾ നിന്നെ അനുസരിക്കും, നീ അവളിൽ നിന്ന് (വിട്ട്) മറഞ്ഞുപോയാൽ നിന്റെ സ്വത്തിന്റെ കാര്യത്തിലും അവളുടെ ദേഹത്തിന്റെ കാര്യത്തിലും അവൾ നിന്നെ കാത്തുസൂക്ഷിക്കും. പിന്നീട് തിരുമേനി (സൂറത്ത് നിസാ-ഉ് : 34, 35) ഈ ക്വുർ-ആൻ വചനം ഓതുകയും ചെയ്തു. (3) ഭാര്യ, ഭർത്താവിന്റെ ഇഷ്ടത്തിനും ശാസനകൾക്കും വഴങ്ങാതെ അനുസരണക്കേടും പിണക്കവും കാണിക്കുന്നപക്ഷം, ആദ്യം അതിന്റെ ഭവിഷ്യൽഫല -ങ്ങളെക്കുറിച്ചും മറ്റും അവൻ അവൾക്ക് നല്ല ഉപദേശങ്ങൾ കൊടുത്തുനോക്കണം. അത് ഫലിക്കുന്നില്ലെങ്കിൽ ശയനവേളയിൽ അവനോടൊപ്പം അവളെ ശയിക്കു -വാൻ അനുവദിക്കാതെ അകറ്റി നിറുത്താം. അത്കൊണ്ടും പിണക്ക് തീരുന്നില്ലെങ്കിൽ അവന് അവളെ ഒരു ശിക്ഷണമെന്ന നിലക്ക് അടിക്കുകയും ചെയ്യാം. പരുക്ക് പറ്റാത്ത വിധത്തിലുള്ള അടിയേ പാടുള്ളൂവെന്ന് താഴെ ഉദ്ധരിക്കുന്ന ഹദീഥിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് അവളുടെ പിണക്കവും വഴക്കും അവസാനിപ്പിച്ച് അവൾ അനുസരണത്തിലേക്ക് വന്നാൽ, പിന്നീട് യാതൊരു നടപടിയും അവൾക്കെതിരെ സ്വീകരിച്ചുകൂടാ. അഥവാ എവിടെവെച്ചു അതവസാനിച്ചുവോ അവിടെവെച്ചുതന്നെ അതിനെതിരെയുള്ള നടപടിയും അവസാനിപ്പിക്കണം. തിനെ തുടർന്ന് ചീത്തപറയുക, ഭിഷണിപ്പെടുത്തുക, പെരുമാറ്റം കുടുസ്സാക്കിത്തീ ർക്കുക മുതലായതൊന്നും ചെയ്തുകൂടാ, എന്നൊക്കെയാണ്; എന്നിട്ട് അവർ നിങ്ങളെ അനുസരിച്ചെങ്കിൽ അവർക്കെതിരെ ഒരു മാർഗവും നിങ്ങൾ തേടരുത് എന്ന് പറഞ്ഞതിന്റെ സാരം. ഇത്രയെല്ലാം വിശദീകരിച്ചു വിവരിച്ചതിന് ശേഷം. സ്ത്രീകേ ളാട് അപമര്യാദയായി പെരുമാറുക, കാരണം കൂടാതെ കയർക്കുക, നിസ്സാര കാര്യത്തിനു വേണ്ടി അടിക്കുക, അവർക്ക് നൽകേണ്ടുന്ന ആനുകൂല്യങ്ങൾ നൽകാതിരിക്കുക മുതലായ ദുഃസ്സമ്പ്രദായങ്ങളെക്കുറിച്ച് അല്ലാഹു പുരുഷന്മാരെ താക്കീത് ചെയ്യുന്നു. "നിശ്ച -യമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു'. പുരുഷന് സ്ത്രീയുടെ മേലുള്ള നിയന്ത്രണാധികാരം അവൻ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവന്റെമേൽ തക്ക നടപടിയെടുക്കുവാൻ അല്ലാഹു അവൻ ഓർത്തിരിക്കണമെന്നാണ് ഈ വാക്യത്തിലെ സൂചന. ഇപ്പറഞ്ഞതെല്ലാം സ്ത്രീയുടെ മേലധികാരം പുരുഷനാണെന്നുള്ള അടിസ്ഥാനത്തിൽ - പിണക്കവും അനുസരണക്കേടും സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകുമ്പോൾ - അനുവർത്തിക്കേണ്ടുന്ന മാർഗങ്ങളാണ്. എനി, പുരുഷന്റെ ഭാഗത്തു നിന്നാണ് പിണക്കം സംഭവിക്കുന്നതെങ്കിൽ, അതിനുള്ള മാർഗമോ? ഇതിനെപ്പറ്റി താഴെ 128-ാം വചനത്തിൽ പ്രസ്താവിക്കുന്നുണ്ട്. അവിടെവെച്ചു കാണാം. അതല്ല, രണ്ടുഭാഗത്തുനിന്നും കക്ഷിവഴക്കുണ്ടായെങ്കിലോ? അതാണ് രണ്ടാമത്തെ വചനത്തിലെ വിഷയം. അതാ -യത്:- (4) ഭാര്യയുടെയോ ഭർത്താവിന്റെയോ പക്ഷത്തുനിന്നു മാത്രമല്ലാതെ രണ്ടു പക്ഷത്തുനിന്നുമായി തമ്മിൽ വഴക്കും ഛിദ്രവും ഉണ്ടാകുന്നുവെങ്കിൽ, അതിനുള്ള പരിഹാര മാർഗം, രണ്ടു പക്ഷത്തുനിന്നുമുള്ള മദ്ധ്യസ്ഥന്മാർ മുഖേന തീർപ്പുണ്ടാക്ക -ലാണ്. ഓരോ പക്ഷത്തുനിന്നും അവർക്ക് നന്നായിത്തോന്നുന്ന മദ്ധ്യസ്ഥന്മാരെ നിയോഗിക്കണം. അവർ ഓരോ ഭാഗത്തുമുള്ള തെറ്റുകുറ്റങ്ങൾ പരിശോധിച്ചു കൂടുതൽ യു ക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം. അതവരുടെ ബാദ്ധ്യതയുമാകുന്നു. അവരുടെ തീരുമാനം സ്വീകരിക്കുവാൻ ഇരുകൂട്ടരും ബാദ്ധ്യ--സ്ഥരുമായിരിക്കും. ഒരു വിധത്തിലും യോജിപ്പിച്ചു സന്ധിയാക്കുവാൻ മാർഗം കാണാത്തപ്പോൾമാത്രമേ വിവാഹബന്ധം വേർപെടുത്തുവാനുള്ള തീരുമാനം ഉണ്ടാകാവൂ. രണ്ടുകൂട്ടരും തമ്മിൽ നന്നായിത്തീരണമെന്ന് മദ്ധ്യസ്ഥന്മാർ ആത്മാർത്ഥമായി ഉദ്ദേശിക്കുന്നപക്ഷം, അവർക്കിടയിൽ യോജിപ്പ് വരുത്തുവാനുള്ള മാർഗം അല്ലാഹു തുറന്നുകൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് മദ്ധ്യസ്ഥന്മാർ പ്രത്യേകം ഓർത്തിരിക്കേണ്ടതുണ്ട് . അല്ലാഹുവിന്റെ നിയമ നിർദ്ദേശങ്ങളാണ് എപ്പോഴും പ്രായോഗികവും, വിജയപ്രദവുമായിരിക്കുക, അതായിരിക്കും ശുഭകരമായി പര്യവസാനിക്കുക, മനുഷ്യരുടെ അവസ്ഥാ വിശേഷങ്ങളെപ്പറ്റിയും അവക്ക് അനുയോജ്യമായ പോംവ -ഴികളെപ്പറ്റിയും അല്ലാഹുവിനാണ് ഏറ്റവും അറിയുക എന്നൊക്കെ ഉണർത്തിക്കൊണ്ടാണ് അല്ലാഹു ഈ വിഷയം അവസാനിപ്പിക്കുന്നത്. അതെ, االله (നിശ്ചയമായും, അല്ലാഹു സർവ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു). മേൽ പ്രസ്താവി ച്ച വിഷയങ്ങളിലേക്ക് കൂടുതൽ വെളിച്ചം ലഭിക്കുവാൻ ഉതകുന്ന പല നബി വചനങ്ങളും ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണാർത്ഥം ചിലത് നമുക്ക് ഇവിടെ ഓർമിക്കാം : നബി പറയുന്നു:- (1) "നിങ്ങളിൽ ഒരാളുംതന്നെ, അടിമകളെ അടി -ക്കുന്ന പ്രകാരം തന്റെ ഭാര്യയെ അടിക്കരുത്. പിന്നീട് (ആ) ദിവസത്തിന്റെ അവസാ -നത്തിൽ അവൻ അവളോടൊപ്പം ശയിച്ചേക്കുമല്ലോ.' (ബു; മു.) (2) "ഒരു പുരുഷൻ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക് വിളിച്ചിട്ട് അവൾ വിസമ്മതിക്കുന്നപക്ഷം, നേരം പുലരുന്നതുവരെയും മലക്കുകൾ അവെ ള ശപിക്കുന്നതാണ്.' (ബു; മു.) (3) "ഏതൊരു സ്ത്രീയുടെ ഭർത്താവ് അവളെപ്പറ്റി തൃപ്തിപ്പെട്ടവനായും കൊണ്ട് മരണമടയുന്നുവോ അവൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.' (തി.) (4) "(ഒരാൾക്ക് അയാളുടെ ഭാര്യയോടുള്ള കടമയെപ്പറ്റി ചോ ദിക്കപ്പെട്ടതിന് മറുപടിയായി) നീ ഭക്ഷണം കഴിച്ചാൽ, അവൾക്കും ഭക്ഷണം നൽകുക; നീ വസ്ത്രം ധരിച്ചാൽ, വൾക്കും വസ്ത്രം നൽകുക; മുഖത്തടിക്കാതിരിക്കുക; മറ്റോ) ചീത്തപ്പെടുത്താതിരിക്കുക; (വേണ്ടിവരുമ്പോൾ) വീട്ടിനുള്ളിൽ വെച്ചല്ലാതെ (അവളെ) വെടിഞ്ഞു നിൽക്കാതിരിക്കുക - അഥവാ തെറ്റി നിൽക്കാതിരിക്കുക (അ; ദാ; ജ) (5) "സത്യവിശ്വാസികളിൽ ഏറ്റവും വിശ്വാസം പൂർത്തിയായവ ൻ അവരിൽവെച്ച് ഏറ്റവും സ്വഭാവം നല്ലവനാകുന്നു. നിങ്ങളിൽവെച്ച് ഉത്തമൻമാർ തങ്ങളുടെ സ്ത്രീകളോട് ഉത്തമന്മാരായുള്ളവരാണ്.' (തി.) (6) (പേർഷ്യൻ രാജാക്കളുടെ മുമ്പിൽ അവരുടെ പ്രജകൾ സുജൂദ് ചെയ്യുന്നത്പോലെ, തിരുമേനിയുടെ മുമ്പിൽ തങ്ങൾക്കും സുജൂദ് ചെയ്തുകൂടേ? എന്ന് ചിലർ ചോദിച്ചതിനു മറുപടിയായി). "ഒരാൾ ഒരാൾക്ക്, സുജൂദ് ചെയ്വാൻ ഞാൻ കല്പിക്കുമായിരുന്നെങ്കിൽ സ്ത്രീകൾ ഭർത്താക്കൾക്ക് സുജൂദ് ചെയ്വാൻ ഞാൻ കല്പിക്കുമായിരുന്നു.' (അ; ദാ) (7) (ഹജ്ജത്തുൽ വിദാ-ഇലെ പ്രസിദ്ധ പ്രസംഗത്തിൽ) ട വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം അവർ നിങ്ങളുടെ ബന്ധത്തിലുള്ളവരാണ്. നിങ്ങളുടെ വിരുപ്പിൽ നിങ്ങൾ ഇഷ്ടപ്പെടാത്തവരെ ചവിട്ടുവാൻ അനുവദിക്കാതിരിക്കേണ്ടുന്ന കടമ അവർക്ക് നിങ്ങളോടുണ്ട്. അതവർ ചെയ്താ ൽ നിങ്ങളവരെ പരിക്കു (മുറിവോ ചതവോ) പറ്റാത്ത അടി -അടിച്ചു കൊള്ളുക. മ ര്യാദപ്രകാരം അവരുടെ ഭക്ഷണവും വസ്ത്രവും അവർക്ക് നൽകേണ്ടതുണ്ട്.' (മു.)
4:36–37۞وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗا وَبِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱلۡجَارِ ذِي ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِيلِ وَمَا مَلَكَتۡ أَيۡمَٰنُكُمۡۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخۡتَالٗا فَخُورًا
ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِ وَيَكۡتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۗ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا
(36) നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ; അവനോട് യാതൊന്നിനെയും പങ്കു ചേർക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവർത്തിക്കുകയും (ചെയ്യുവിൻ). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയൽക്കാരനോടും, അകന്ന അയൽക്കാരനോടും, പാർശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവർത്തിക്കുവിൻ). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്നേഹിക്കുകയില്ല:- (37) അതായത്, യാതൊരുകൂട്ടർ: തങ്ങൾ പിശുക്ക് കാണിക്കുകയും, മനുഷ്യരോട് പിശുക്ക് കാണിക്കുവാൻ കൽപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്നും തങ്ങൾക്ക് അവൻ നൽകിയതിനെ മറച്ചുവെക്കുകയും ചെയ്യുന്ന (കൂട്ടർ). അവിശ്വാസികൾക്ക് (അഥവാ നന്ദികെട്ടവർക്ക്)-നിന്ദാവഹമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (36) നിങ്ങൾ ആരാധിക്കുവിൻ َ َّ اللها അല്ലാഹുവിനെ നിങ്ങൾ പങ്കുചേർക്കുകയും അരുത് ب ِ ه ِ അവനോട്, അവനിൽ യാതൊന്നും മാതാപിതാക്കളോട് നന്മ പ്രവർത്തിക്കലും (ചെയ്വിൻ) അടുത്ത ബന്ധമുള്ളവരോടും അനാഥകളോടും സാധുക്ക(-പാവങ്ങ)-ളോടും അയൽക്കാരനോടും അടുത്തബന്ധമുള്ള അകന്ന(-വിട്ട) അയൽക്കാരനോടും و َ الص َّ اح ِ ب ِ ചങ്ങാതി, കൂട്ടുകാരനോടും അരികെയുള്ള, പാർശ്വത്തുള്ള الس വഴിക്കാരനോടും ഉടമപ്പെടുത്തിയവരോടും നിങ്ങളുടെ വലങ്കൈകൾ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു സ്നേഹിക്കയില്ല, ഇഷ്ടപ്പെടുകയില്ല ആയിട്ടുള്ളവനെ م ُ خ ْ ت َ الا പൊങ്ങച്ചക്കാരൻ, പത്രാസുകാരൻ, പെരുമ -നടിക്കുന്നവൻ ദുരഭിമാനിയായ, അഹങ്കാരി (37) َّ ِ ين َ ലا യാതൊരുകൂട്ടർ പിശുക്കു കാട്ടുന്ന, അവർ ലുബ്ധത കാണിക്കും അവർ കല്പിക്കുക (ഉപദേശിക്കുക)യും الن ّ َ اس َ മനുഷ്യരോട് പിശുക്കിന്, ലുബ്ധതക്ക് അവർ മറച്ചു(-മൂടി)-വെക്കുകയും اللها അവർക്ക് അല്ലാഹു നൽകിയതിനെ അവന്റെ അനുഗ്രഹത്തിൽനിന്ന്, ദയവിനാൽ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു അവിശ്വാസികൾക്ക്, നന്ദികെട്ടവർക്ക് നിന്ദാകരമായ (അപമാനിക്കുന്ന, നിസ്സാരമാക്കുന്ന) ശിക്ഷ മനുഷ്യന്റെ കടമകളിൽവെച്ച് പരമപ്രധാനമായത് അവന്റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെമാത്രം ആരാധിക്കുകയും അവനോട് മറ്റൊ -ന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുകയാണല്ലോ. അഥവാ തൗഹീദ്. അല്ലാഹുവിനോടുള്ള കടമ കഴിച്ചാൽ പിന്നീട് മനുഷ്യൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവന്റെ മാതാപിതാക്കളോടാണ്. അതുകൊണ്ട് അല്ലാഹുവിനോടുള്ള കടമയെക്കു -റിച്ചു പറഞ്ഞ ഉടനെ അതോട് ചേർത്തു കൊണ്ട് മാതാപിതാക്കൾക്ക് നന്മചെയ്യുവാൻ കല് പിക്കുന്നു. തൗഹീദിനെപ്പറ്റി പ്രസ്താവിക്കുന്നതോടൊപ്പം മാതാപിതാക്കൾക്ക് നന്മ ചെയ്യുന്ന കാര്യംകൂടി ഉണർത്തുന്നത് ക്വുർ-ആനിൽ ഇവിടെ മാത്രമല്ല - വേറെ സ്ഥലങ്ങളിലും - കാണാം. (2:83; 17:23; 31:14 നോക്കുക). മാതാപിതാക്കളോട് നന്നായി വർത്തിക്കുകയും, അവരെ വെറുപ്പിക്കാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് അനേകം ക്വുർ-ആൻ വച -നങ്ങളിലും, നബിവചനങ്ങളിലുമായി അല്ലാഹുവും, അവന്റെ റസൂലും, വളരെയധികം ഊന്നിപ്പറഞ്ഞിട്ടുള്ളത് പൊതുവെ അറിയപ്പെട്ടതുമാണ്. അവർക്ക് വേണ്ടുന്ന എല്ലാവിധ സഹായസഹകരണങ്ങളും സേവനങ്ങളും നൽകുക, അവരുടെ ഉദ്ദിഷ്ട -ങ്ങൾ സാധിപ്പിച്ചുകൊടുക്കുക, അവർക്ക് അനിഷ്ടമായതൊന്നും ചെയ്യാതിരിക്കുക, അവരോട് ബഹുമാനത്തിലും, മര്യാദയിലും പെരുമാറുക, നല്ല വാക്കുകൾ മാത്രം പറയുക മുതലായവയാണ് മക്കൾ മാതാപിതാക്കളോട് ചെയ്യേണ്ടുന്ന കടമകൾ എന്ന് മൊത്തത്തി ൽ പറയാം. മാതാപിതാക്കളെക്കുറിച്ച് പറഞ്ഞശേഷം, പിന്നീട് മനുഷ്യന് മുഖ്യ -മായും കടപ്പാടുള്ള മറ്റുള്ളവർക്കും നന്മ ചെയ്യുവാൻ കൽപിക്കുകയും അവരിൽ പ്രധാനപ്പെട്ടവർ ആരൊക്കെയാണെന്ന് എടുത്തു പറയുകയും ചെയ്തിരിക്കുന്നു. അതായത്: (1) അടുത്ത ബന്ധമുള്ള കുടുംബങ്ങൾ: കുടുംബങ്ങളോട് നന്മ ചെയ്യുകയെന്നത് കേവലം ഒരു ധർമം മാത്രമല്ല, കുടുംബ ബന്ധം പാലിക്കൽ കൂടിയാ -കുന്നു. സ്വന്തം സഹോദര സഹോദരികൾ, മാതാപിതാക്കളുടെ സഹോദര സേ ഹാദരികൾ, അവരുടെ മക്കൾ മുതലായവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. (2) അനാഥകൾ: ഇവരെപ്പറ്റി ഈ സൂറത്തിലും മറ്റു പലേടത്തുമായി ക്വുർ-ആനി - ലും, പല ഹദീഥുകളിലും ഊന്നിപ്പറയപ്പെട്ടിട്ടുള്ളത് പ്രസിദ്ധ -മാണ്. (3) സാധുക്കൾ: അഥവാ അത്യാവശ്യങ്ങൾ കഴിച്ചുകൂട്ടുവാൻ ഗതിയില്ലാത്ത പാവങ്ങൾ. (4) അടുത്ത ബന്ധമുള്ള അയൽക്കാർ: അഥവാ അയൽപക്കത്തിനുപുറമെ, കുടുംബബന്ധം, മതബന്ധം വീടിന്റെ കൂടുതൽ അണവുള്ളവർ. (5) അകന്ന അയൽക്കാർ: മേൽപറഞ്ഞ പ്രത്യേക ബന്ധമില്ലാത്തവരും, അടുത്ത വീട്ടുകാരല്ലാത്ത അയൽവാസികളും ഇതിൽ ഉൾപ്പെടുന്നു. അയൽപക്ക മര്യാദകളെക്കുറിച്ച് വളരെ ഹദീഥുകൾ കാണാവു -ന്നതാണ്. "അല്ലാഹുവിലും വിശ്വസിക്കുന്നുവോ അവൻ യൽക്കാരന് നന്മ ചെയ്തു കൊള്ളട്ടെ.' എന്നാണ് നബി ഒരു ഹദീഥിൽ പറഞ്ഞിരിക്കുന്നത്. (ബു; മു). ഈ ഒരൊറ്റ ഹദീഥിൽനിന്ന് തന്നെ അയൽപക്കമര്യാദകൾക്ക് സ്ലാം കൽപിച്ച പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അയൽക്കാരനായ ഒരു യഹൂദിയുടെ മകൻ രോഗത്തിൽ കിടന്നപ്പോൾ നബി രോഗം സന്ദർശിക്കവാൻ പോവുകയുണ്ടായി. "സ്വത്തവകാശം പോലും നൽകിയേക്കുമോ എന്ന് ഞാൻ ഭയപ്പെടുമാറ് അയൽ ക്കാരന്റെ കാര്യത്തിൽ ജിബ്രീൽ(-അ) എന്നോട് വസ്വിയ്യത്ത് ചെയ്തു കൊണ്ടിരുന്നു' വെന്നു നബി പ്രസ്താവിച്ചത് ഞാൻ കേട്ടുവെന്ന് ഇബ്നു-ഉമർ(-റ) പറയുന്നു. (ബു; മു). ഇക്കാരണത്താൽ, അദ്ദേഹത്തിന്റെ വീട്ടിൽ ആടിനെ അറുത്തപ്പോൾ, തന്റെ അയൽക്കാര -നായ യഹൂദിക്ക് അതിൽനിന്ന് കൊടുത്തയക്കുവാൻ അദ്ദേഹം ആവർത്തിച്ചാവശ്യപ്പെട്ടതായും രിവായത്ത് ചെയ്യപ്പെടുന്നു. അക്കാലത്ത് മുസ്ലിംകളും യഹൂദികളും തമ്മിലുണ്ടായിരുന്ന അകൽച്ചകൂടി കണക്കിലെടുക്കുമ്പോൾ അയൽപ -ക്കബന്ധത്തിനു നബി യും സ്വഹാബികളും കൽപിച്ചിരുന്ന ഗൗരവം മനസ്സിലാക്കാവുന്നതാണ്. ഒരു കറി പാകം ചെയ്യുമ്പോൾ അതിൽ വെള്ളം അധികരിപ്പിച്ചിട്ടെങ്കിലും അയൽക്കാരെ ഗൗനിക്കണമെന്നുള്ള ഒരു ഹദീഥ് മുസ്ലിമും (റ), രണ്ടു അയൽക്കാരുണ്ടായിരുന്നാൽ, അവരിൽ ആരുടെ വാതിലാണോ കൂടുതൽ അടുത്തത് എങ്കിൽ അവന് മുൻഗണന നൽകണമെന്നുള്ള ഒരു ഹദീഥ് അഹ്മദും, ബുഖാരിയും(-റ) ഉദ്ധരിച്ചിരിക്കുന്നു. അയൽപക്കക്കാരോടുള്ള കടപ്പാടിൽ മുസ്ലിമും അമുസ്ലിമും വ്യത്യാസമില്ല. അയൽവാസി മുസ്ലിമും ബന്ധുവും കൂടിയായിരിക്കമ്പോൾ ആ കടപ്പാട് കൂടുതൽ ശക്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല. (6) പാർശ്വത്തുള്ള കൂട്ടുകാരൻ: യാത്ര, തൊഴിൽ മുതലായവയിൽ പരസ്പരം ബന്ധപ്പെട്ടു കഴിയുന്ന എല്ലാ കൂട്ടുകാരും സ്നേഹിതന്മാരും ഇതിൽ ഉൾപ്പെടുന്നു. (7) വഴിക്കാരൻ: നാടുവിട്ടു അവലംബമില്ലാതായ യാത്രക്കാർ, അതിഥികളാ യി വന്നവർ, സദുദ്ദേശത്തോടുകൂടിയ ദേശസഞ്ചാരികൾ ഇതിൽ ഉൾപെടുന്നു. (8) വലങ്കൈ ഉടമപ്പെടുത്തിയവർ: അഥവാ അടിമകൾ. നബി തിരുമേനി ഒരു ഹദീഥിൽ അടിമകെളപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരി -ക്കുന്നു: "അവർ നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ വേലക്കാരുമാകുന്നു. അല്ലാഹു വരെ നിങ്ങളുടെ അധികാരത്തിൻകീഴിലാക്കിയിരിക്കുകയാണ്. അതുകൊണ്ട് ആരുടെയെങ്കിലും സഹോദരൻ അവന്റെ അവൻ തിന്നുന്നതിൽനിന്ന് അവനു ഭക്ഷണം നൽകുകയും, അവൻ ഉടുക്കുന്നതിൽനിന്ന് അവന് ഉടുക്കുവാൻ കൊ ടുക്കുകയും ചെയ്തുകൊള്ളട്ടെ.' (ബു; മു). മറ്റൊരു നബിവചനം ഇങ്ങിനെയാണ്: "നിങ്ങളിൽ ഒരാളുടെ അടുക്കൽ അവന്റെ വേലക്കാരൻ ഭക്ഷണവും കൊണ്ടുവന്നാൽ, അവെ ന തന്റെ ഒന്നിച്ചിരുത്തുന്നില്ലെങ്കിൽ അവൻ അതിൽ നിന്ന് ഒരു പിടിയോ, രണ്ടു പിടിയോ അവന് നൽകണം. അവനാണല്ലോ അതിന്റെ ചൂടും അദ്ധ്വാനവും (പാകം ചെയ്യാ -നുള്ള ബുദ്ധിമുട്ട്) അനുഭവിച്ചവൻ.' (ബു; മു.). മരണം ആസന്നമായിരുന്ന അവസരത്തിൽപോലും നമസ്കാരത്തെക്കുറിച്ചും, അടിമകളെക്കുറിച്ചുമായിരുന്നു നബി പ്രധാനമായി വസ്വിയ്യത്ത് ചെയ്തുകൊണ്ടിരുന്നതെന്ന് അനസ് (റ) പ്രസ്താവിച്ചിരിക്കുന്നു. (അ; ബ.) മേൽ പ്രസ്താവിച്ചവർക്കെല്ലാം നന്മ ചെയ്യണമെന്നല്ലാതെ, ആ നന്മ തെല്ലാം പ്രകാരത്തിലായിരിക്കണമെന്ന് അല്ലാഹു വിശദീകരിച്ചു പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഓരോ കൂട്ടർക്കും അവരവരുടെ സ്ഥിതിഗതികൾക്കും , ആവശ്യങ്ങൾക്കും സന്ദർഭത്തിനും അനുസരിച്ച് വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ശരീരം കൊണ്ടും, ധനംകൊണ്ടും കഴിവുപോലെ സഹായിക്കലാണ് ഉദ്ദേശ്യമെന്ന് പറ -യേണ്ടതില്ല. ഈ വിഷയത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവർ ഏത് തരക്കാരായിരിക്കുമെന്ന് പരിശോധിച്ചാൽ, ചിലദുർഗുണങ്ങൾ ഒത്തിണങ്ങിയ ആളുകളായിരി ക്കും അവരെന്ന് കാണാവുന്നതാണ്. അതെ, പൊങ്ങച്ചവും, അഹങ്കാരവും, പിശുക്കും! ദാര്യമനഃസ്ഥിതി, വിനയം, സഹതാപം, സാധുദയ ആദിയായവയിൽനിന്നാണ് മറ്റുള്ളവർക്ക് നന്മ ചെയ്വാൻ പ്രേരണയുണ്ടാകുന്നത്. ഗർവ്വിഷ്ടൻമാർക്കും, അഹങ്കാരബുദ്ധികൾക്കും, ലുബ്ധശീലൻമാർക്കും ഈ ഗുണങ്ങൾ ഉണ്ടാവാൻ തരമില്ലല്ലോ. ഈ ദുർഗുണങ്ങൾ മറ്റൊരു ദുർഗുണത്തിലേക്കും അവരെ നയിക്കുന്നു. അതായത്, മറ്റുള്ളവരും തങ്ങളെപ്പോലെ ജനങ്ങൾക്ക് ഉപകാരം ചെയ്യാതിരിക്കുന്നതിലായിരിക്കും അവർക്ക് താ ൽപര്യം. അങ്ങനെ, മറ്റുള്ളവർ നല്ല വിഷയങ്ങളിൽ ധനം ചിലവഴിക്കുന്നതിനെ അവർ വിമർശിക്കുകയും, അവരെ പിന്തിരിപ്പിക്കുവാൻ ശ്രമം നടത്തുകയും ചെയ്യും. തങ്ങൾക്ക് അല്ലാഹു നൽകിയിട്ടുള്ള ധനം മുതലായ അനുഗ്രഹങ്ങളെ കഴിയുന്നത്ര പുറത്തറിയിക്കാതെ മറച്ചുവെക്കലും, ഇത്തരക്കാരുടെ പതിവായിരിക്കും. ഇതാകട്ടെ, അല്ലാ - ഹുവിന്റെ നേരെയുള്ള -നന്ദിയില്ലായ്മയും, അവന്റെ അനുഗ്രഹത്തെ അവഗണിക്കലും, അവ -നിലുള്ള വിശ്വാസക്കുറവുമാകുന്നു. അതുകൊണ്ട് അവർക്ക് അല്ലാഹു നൽകുവാൻ ശിക്ഷയും അവരെ അങ്ങേയറ്റം നിന്ദിക്കുന്നതും അപമാനിക്കുന്നതുമായിരി -ക്കും. ഇബ്നുമസ്-ഊദ്(-റ) പറയുകയാണ്: "ഒരു അണുത്തൂക്കം അഹംഭാവം ഹൃദയത്തിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല' എന്ന് റസൂൽ പറഞ്ഞു. അപ്പോൾ ഒരാൾ ചോദിച്ചു: "ഒരുത്തൻ തന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചരിപ്പ് നല്ലതായിരിക്കുവാനും ഇഷ്ടപ്പെടുന്നു (ഇത് അഹംഭാവമാകുമോ?)' അപ്പോൾ തി രുമേനി പറഞ്ഞു: "നിശ്ചയമായും അല്ലാഹു സുന്ദരനാകുന്നു. അവൻ സൗന്ദര്യത്തെ ഇഷ് ടപ്പെടുന്നു. അഹംഭാവം എന്നാൽ, യഥാർത്ഥത്തെ ധിക്കരിക്കലും. ജനങ്ങളെ അവഗണിക്കലു -മാകുന്നു.' (ബു; മു.)- ഒരു ഹദീഥിൽ നബി പറയുന്നു: "അല്ലാഹു അവന്റെ അടിയാനു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹത്തിന്റെ അടയാളം അവനിൽ പ്രത്യക്ഷെ പ്പട്ടു കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.' (തി.) പിശുക്ക്, ഗർവ്വ്, അഹങ്കാരം , നന്ദികേട് ആദിയായ ദുർഗുണങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള അനേകം ക്വുർ-ആൻ വാക്യങ്ങളും, നബിവാക്യങ്ങളും പ്രസിദ്ധമാണ്.
4:38وَٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِۗ وَمَن يَكُنِ ٱلشَّيۡطَٰنُ لَهُۥ قَرِينٗا فَسَآءَ قَرِينٗا
(38) യാതൊരു കൂട്ടരും: തങ്ങളുടെ സ്വത്തുക്കൾ മനുഷ്യരെ കാണിക്കുവാനായി അവർ ചിലവഴിക്കും; അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവർ വിശ്വസിക്കുന്നുമില്ല. ധ ഇങ്ങനെയുള്ളവരെയും അല്ലാഹു സ്നേഹിക്കുകയില്ല. പ ആർക്കെങ്കിലും പിശാച് കൂട്ടാളിയാകുന്നുവെങ്കിൽ, അവൻ വളരെ മോശപ്പെട്ട കൂട്ടാളിയത്രെ! (38) ّ َ ِ ين َലا َ و യാതൊരുകൂട്ടരും അവർ ചിലവു ചെയ്യും അവരുടെ സ്വത്തുക്കളെ ر ِ ئ َ اء َ കാണിക്കുവാനായി الن َّ اس ِ മനുഷ്യരെ അവർ വിശ്വസിക്കുന്നുമില്ല ِ َّ اللها ِ ب അല്ലാഹുവിൽ ദിവസത്തിലുമില്ല الآخ ِ ر ِ അവസാനത്തെ, അന്ത്യ و َ م َ ن ْ ആർ, യാതൊരുവൻ ي َ ك ُ ن ِ ആയിരുന്നു(-വോ) الش പിശാച് ُ َ അവന് കൂട്ടാളി, എന്നാൽ അവൻ വളരെ (എത്രയോ) മോശപ്പെട്ടു ഇണ, കൂട്ടാളിയാൽ പിശുക്കും, അതുമായി ബന്ധപ്പെട്ട ദുർഗുണങ്ങളും കാരണമായി മറ്റുള്ളവർക്ക് നന്മ ചെയ്വാൻ തയ്യാറാകാത്തവരെപ്പറ്റി പ്രസ്താവിച്ച ശേഷം, നേരെമറിച്ചു ധനം ചിലവഴിക്കുവാൻ മടി കാട്ടാതിരിക്കുകയും, ചിലവഴിക്കുന്നതിന്റെ ലക്ഷ്യം - അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമോ, പരലോകത്തുവെച്ചുള്ള രക്ഷയോ ആയിരിക്കാതെ - ജനങ്ങൾക്കിടയിൽ പേരും പ്രശസ്തിയും ലഭിക്കണമെന്നുള്ളതായിരിക്കുകയും ചെയ്യുന്നവരെപ്പറ്റി പ്രസ്താവിക്കുന്നു. ഇവരെയും അല്ലാഹു ഇഷ്ടപ്പെടു -കയില്ലെന്നും, അവരുടെ കൂട്ടാളി പിശാചാണെന്നും, പിശാച് കൂട്ടാളിയായിത്തീർന്നാൽ അതിന്റെ അനന്തരഫലം അങ്ങേ-അറ്റം അപകടകരമായിരിക്കുമെന്നും അവരെ താക്കീതും ചെ യ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തിന്റെ അഭാവമോ, പോരാ -യ്മയോ നിമിത്തമാണല്ലോ ചിലവഴിക്കുന്നതിന്റെ ലക്ഷ്യം ഭൗതികമായിത്തീരുന്നത്. ഇതിനുള്ള പ്രേരണ ലഭിക്കുന്നതോ പിശാചിൽ നിന്നാണുതാനും. പിശാചാകട്ടെ, മനുഷ്യനെ വഴി പിഴപ്പിക്കുകയും, നരകശിക്ഷയിലേക്ക് നയിക്കുകയുമാണ് ചെയ്യുക. (22:4) ജനദൃഷ്ടിയിൽ വെച്ച് സൽകാര്യങ്ങൾ ചെയ്തു കീർത്തി നേടുവാ ൻ ഉദ്ദേശിക്കുന്നവരുടെ കർമങ്ങൾ - അവ സ്വതവേ പുണ്യകർമങ്ങളായിരുന്നാലും ശരി - അല്ലാഹുവിങ്കൽ സ്വീകാര്യമല്ലെന്നും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫ -ലവും ഉദ്ദേശിച്ചുകൊണ്ടുള്ള കർമങ്ങൾ മാത്രമേ അവന്റെ അടുക്കൽ വന്നും അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഒരു ഹദീ -ഥിൽ ഇപ്രകാരം വന്നിരിക്കുന്നു: നബി പറഞ്ഞു: "നിങ്ങളെപ്പറ്റി ഞാൻ ഭയപ്പെടുന്നവയിൽ വെച്ച് ഏറ്റവും ഭയാനകമായത് ചെറിയശിർക്കാകുന്നു.' ഏതാണ് ചെറിയശിർക്ക് എന്നു ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി പറഞ്ഞു: "ജനങ്ങളെ കാണിക്കുവാൻ വേണ്ടി പ്രവർത്തിക്കലാണ് (അ.) "ഇഹത്തിൽവെച്ച് ഏതൊരു കൂട്ടരെ കാണിക്കുവാൻവേണ്ടി നിങ്ങൾ ചെയ്തിരുന്നുവോ അവരുടെ അടുക്കൽ ചെന്നേക്കുവിൻ; എന്നിട്ട് വരുടെ അടുക്കൽവെച്ച് വല്ല പ്രതിഫലവും ഗുണവും എന്നു നോക്കുവിൻ.' എന്ന് ക്വിയാമത്ത് നാളിൽ അവരോട് അല്ലാഹു പറയുമെന്നുകൂടി ബൈ ഹക്വീ (റ) യുടെ രിവായത്തിൽ വന്നിരിക്കുന്നു.
4:39وَمَاذَا عَلَيۡهِمۡ لَوۡ ءَامَنُواْ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَنفَقُواْ مِمَّا رَزَقَهُمُ ٱللَّهُۚ وَكَانَ ٱللَّهُ بِهِمۡ عَلِيمًا
(39) എന്താണ് അവർക്ക് (ദോഷം) ഉള്ളത്? അവർ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങൾക്ക് നൽകിയതിൽനിന്ന് ചിലവഴിക്കുകയും ചെയ്തിരുന്നാൽ! അവരെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു താനും. (39) എന്താണ് അവരുടെ മേൽ (അവർക്ക് ദോഷം) ഉള്ളത് അവർ വിശ്വസിച്ചിരുന്നെങ്കിൽ ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും അവർ ചിലവഴിക്കുകയും അവർക്കു നൽകിയതിൽനിന്ന് ُ َّ اللها അല്ലാഹു االله അല്ലാഹു ആകുന്നു م ْ അവരെപ്പറ്റി അറിയുന്നവൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ടും, അന്നെ ത്ത ദിവസം അവന്റെ പക്കൽനിന്നുള്ള പ്രതിഫലം ഉദ്ദേശിച്ചുകൊണ്ടുമാണ് അവർ - ജ നങ്ങളെ കാണിക്കുവാൻവേണ്ടി ധനം ചിലവഴിക്കുന്നവർ - ചിലവഴിച്ചിരുന്ന -തെങ്കിൽ, അവർക്ക് യാതൊരു ദോഷവും ഭവിക്കുവാനില്ല. അവർ ചെയ്യുന്നതൊന്നും അല്ലാഹു അറി -യാതെ പോകയുമില്ല. അവനാകട്ടെ, ഒട്ടും അക്രമവും അനീതിയും ചെയ്യുന്നവനുമല് ല. ഒരു നന്മ - അതെത്ര നിസ്സാരമായിരുന്നാലും - അവൻ അതിനെ ഇരട്ടിപ്പിച്ചു വലുതാ -ക്കിക്കൊണ്ടായിരിക്കും അതിന് പ്രതിഫലം നൽകുക. കൂടാതെ, അവന്റെ ഔദാര്യമായി സ്വന്തം വക വമ്പിച്ച പ്രതിഫലങ്ങൾ വേറെയും നൽകുന്നതാണ്. (2 : 245 മുതലായ സ്ഥ ലങ്ങളിൽ വിവരിച്ചത് ഓർക്കുക) അല്ലാഹു പറയുന്നു:
4:40–42إِنَّ ٱللَّهَ لَا يَظۡلِمُ مِثۡقَالَ ذَرَّةٖۖ وَإِن تَكُ حَسَنَةٗ يُضَٰعِفۡهَا وَيُؤۡتِ مِن لَّدُنۡهُ أَجۡرًا عَظِيمٗا
فَكَيۡفَ إِذَا جِئۡنَا مِن كُلِّ أُمَّةِۭ بِشَهِيدٖ وَجِئۡنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدٗا
يَوۡمَئِذٖ يَوَدُّ ٱلَّذِينَ كَفَرُواْ وَعَصَوُاْ ٱلرَّسُولَ لَوۡ تُسَوَّىٰ بِهِمُ ٱلۡأَرۡضُ وَلَا يَكۡتُمُونَ ٱللَّهَ حَدِيثٗا
(40) നിശ്ചയമായും അല്ലാഹു, ഒരു അണുത്തൂക്കം (ഒട്ടും) അക്രമം ചെയ്കയില്ല. അതൊരു നന്മയായിരുന്നാൽ അവൻ അതിനെ ഇരട്ടിപ്പിക്കുന്നതാണ്; അവന്റെ അടുക്കൽ നിന്ന് (അവന്റെ വകയായി) വമ്പിച്ചതായ പ്രതിഫലം അവൻ കൊടുക്കുകയും ചെയ്യും. (41) എന്നാൽ, എല്ലാ സമുദായത്തിൽനിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെ മേൽ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുകയും ചെയ്യുമ്പോൾ എങ്ങിനെയിരിക്കും (ഇവരുടെ സ്ഥിതി)?! (42) അന്നത്തെ ദിവസം, അവിശ്വസിക്കുകയും റസൂലിനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവർ ആഗ്രഹിച്ചു പോകും, തങ്ങളെയും കൊണ്ട് ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കിൽ (നന്നായേനേ) എന്ന്! അവർ അല്ലാഹുവിനോട് ഒരു വർത്തമാനവും ഒളിച്ചു വെക്കുകയുമില്ല. (40) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അക്രമം ചെയ്കയില്ല ഒരണുത്തൂക്കം, അണു അളവ് അതായിരുന്നാൽ നന്മ, നല്ല കാര്യം അതിനെ അവൻ ഇരട്ടിപ്പിക്കും അവൻ കൊടുക്കുകയും ചെയ്യും അവന്റെ അടുക്കൽ നിന്ന് (അവന്റെ വക) رًا വമ്പിച്ച കൂലി (പ്രതിഫലം) (41) എന്നാൽ എങ്ങിനെ(-യിരിക്കും) നാം വന്നാൽ -എല്ലാ സമുദായത്തിൽനിന്നും ഒരു സാക്ഷിയെക്കൊണ്ട് നാം നിന്നെകൊണ്ടുവരുകയും َ ബ ه َ ؤ ُ لاء ِ ع َ ഇക്കൂട്ടരുടെമേൽ സാക്ഷിയായി (42) ദിവസം, അന്ന് ي َ و َ د ُّ ആഗ്രഹിക്കും, മോഹിക്കും അവിശ്വസിച്ചവർ എതിരു പ്രവർത്തിക്കുക (അനുസരണക്കേട് കാണിക്കുക)യും ചെയ്ത الر ّ َ س ُ ول റസൂലിന്, റസൂലിനോട് (സമ) നിരപ്പാക്കപ്പെട്ടിരുന്നെങ്കിൽ م ُ തങ്ങളെയും കൊണ്ട് الأر ْ ض ُ ഭൂമി അവർ മറച്ചു (മൂടി - ഒളിച്ചു) വെക്കുകയുമില്ല َ َّ اللها അല്ലാഹുവിനോട് ഒരു വർത്തമാനവും, വിഷയവും സാരം: ഓരോ സമുദായവും അനുഷ്ഠിക്കുകയും, പിൻപറ്റുകയും ചെയ്യേണ്ടുന്ന മാർഗവും നടപടിക്രമവും അവരവർക്കുവേണ്ടതുപോലെ പ്രേ ബാധനം അതത് സമുദായത്തിലെ പ്രവാചകന്മാർ "മഹ്ശറി'ൽ വെച്ചു അല്ലാ -ഹുവിന്റെ മുമ്പിൽ സാക്ഷ്യപ്പെടുത്തും. ഈ സമുദായത്തിന്റെ മേൽ സാക്ഷിയായി നബി തിരുമേനി യും വരുന്നതാണ്. ആ അവസരത്തിൽ ഇവരുടെ - അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും, ലോകരെ ബോധ്യപ്പെടുത്തുവാ ൻവേണ്ടി ധനം ചിലവഴിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ പിശു കാണിക്കുകയും ചെയ്യുന്നവരുടെ - സ്ഥിതി എന്തായിരിക്കുമെന്ന് ഇവർ ആലോചിക്കുന്നില്ലേ? റസൂലിന്റെ പ്രബോധനങ്ങൾക്ക് ചെവികൊടുക്കാതിരുന്ന ഇവർക്ക് അവിടെ തങ്ങ ൾക്ക് രക്ഷയില്ലെന്നു ബോധ്യപ്പെടും. യാതൊരു രക്ഷാമാർഗവും അവർ കാണുകയില്ല. "അയ്യോ! ഇതിനൊന്നും ഇടവരാതിരിക്കത്തക്കവണ്ണം ഞങ്ങളെക്കൂടി ഉൾപ്പെടുത്തി -ക്കൊണ്ട് ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായേനേ!' എന്നിങ്ങനെ അവർ അന്നേരം കൊതിച്ചുപോകും. അതെ, സൂറത്തുന്നബ-ഇൽ പറഞ്ഞതുപോലെ "ഞാൻ മണ്ണായിത്തീർന്നെങ്കിൽ നന്നായേനേ! എന്ന് ഓരോ അവിശ്വാസിയും പറഞ്ഞുപോകും. അന്നത്തെ ദിവസം, അവരുടെ ദുഷ്ചെയ്തികളും, രഹസ്യങ്ങളും ഒന്നും തന്നെ അല്ലാഹുവിന്റെ മുമ്പിൽ മറച്ചുവെക്കുവാനോ, അങ്ങിനെ രക്ഷപ്പെടുവാനോ, അവർക്ക് കഴിയുകയില്ല. മഹ്ശറിൽവെച്ച് മുശ്രിക്കുകൾ "ഞങ്ങൾ ശിർക്ക് ചെയ്യുന്നവരായി -രുന്നില്ലെ'ന്നു സത്യം ചെയ്തു പറയുമെന്നു സൂറഃ 23 ൽ വരുന്നുണ്ട്. "അ വർ അല്ലാഹുവിനോട് ഒരു വർത്തമാനവും ഒളിച്ചുവെക്കുകയില്ല' എന്ന് ഇവിടെ പ്രസ്താവിച്ചതും അതും തമ്മിൽ വിയോജിപ്പുണ്ടല്ലോ എന്ന് ചോദിക്കപ്പെട്ടതിന് ഇബ്നു ബ്ബാസ്(-റ) ഇപ്രകാരം മറുപടി നൽകിയതായി ഇബ്നു ജരീർ(-റ) മുതലായവർ ഉദ്ധരിച്ചിരിക്കുന്നു: "അതെ, ക്വിയാമത്ത് നാളിൽ ശിർക്കാകുന്ന കുറ്റം തീരേ പൊറുക്കപ്പെടുക -യില്ലെന്നും, മറ്റുള്ള കുറ്റങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുവാൻ കാണുമ്പോൾ, തങ്ങൾക്ക് പൊറുത്തു കിട്ടിയെങ്കിലോ എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ മുശ്രിക്കുകളായിരുന്നില്ലെന്ന് അവർ സത്യം ചെയ്യുന്നത്. അപ്പോൾ (36 : 65ൽ കാണുന്നതുപോലെ) അല്ലാഹു അവരുടെ വായക്കു മുദ്രവെക്കും. എന്നിട്ട് അവരുടെ കൈകാലുക ൾ അവർ പ്രവർത്തിച്ചതെല്ലാം തുറന്നു സംസാരിക്കും. അപ്പോഴാണ് "തങ്ങളുമായി ഭൂമി സമനിരപ്പാക്കപ്പെട്ടെങ്കിൽ നന്നായേനേ!' എന്ന് അവർ ആഗ്രഹിക്കുകയും, അല്ലാഹുവി -നോട് ഒരു വർത്തമാനവും അവർ ഒളിച്ചുവെക്കാതിരിക്കുകയും ചെയ്യുന്നത്.' ഇബ്നു മസ്-ഊദ്(-റ) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെ -ട്ടിരിക്കുന്നു: "എനിക്ക് താങ്കൾ ക്വുർ-ആൻ ഓതിക്കേൾപ്പിക്കണ'മെന്ന് നബി എന്നോട് പറയുകയുണ്ടായി. ഞാൻ പറഞ്ഞു : "അല്ലാഹുവിന്റെ റസൂലേ, ക്വുർ-ആൻ അവ -തരിച്ചത് അങ്ങേക്കായിരിക്കെ ഞാൻ അങ്ങേക്ക് ഓതിത്തരികയോ?! തിരുമേനി പറഞ്ഞു: "അതെ, ഞാനല്ലാതെ മറ്റൊരാളിൽ നിന്ന് അത് കേൾക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു അങ്ങനെ, ഞാൻ സൂറത്തുന്നിസാ-അ് ഓതി (എല്ലാ സമുദായത്തിൽ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേൽ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താൽ എങ്ങിനെയിരി ക്കും?!) എന്ന ആയത്തിങ്കൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: "എനി, ഇപ്പോൾ മതി!' തിരുമേനിയുടെ രണ്ടു കണ്ണുകളും കണ്ണുനീർ ഒഴുക്കുന്നുണ്ടായിരുന്നു.' (അ; ബു ; തി; ന.) ഒരു കുറ്റവാളിയോ, പ്രതിയോ അല്ലാതെ, കേവലം സാക്ഷിയെന്ന നിലക്കാണെങ്കിലും രാജാധിരാജനായ അല്ലാഹുവിന്റെ കോടതിയിൽ മൊഴി കൊടുക്കേണ്ടിവരു ന്ന ആ ഘട്ടത്തിന്റെ ഗൗരവം ഓർത്തു നബി ഇഹത്തിൽവെച്ചു ഇത്രയും നടുങ്ങിപ്പോകുമ്പോൾ, അവിടുത്തെ സാക്ഷ്യമനുസരിച്ച് കുറ്റപത്രം തയ്യാറാക്കപ്പെടുകയും , നരകശിക്ഷക്ക് വിധേയരായിത്തീരുകയും ചെയ്യുന്ന ദുർഭാഗ്യവാൻമാരുടെ സ്ഥിതി അവി ടെ എന്തായിരിക്കും?! അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ, ആമീൻ. വിഭാഗം - 7
4:43يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡرَبُواْ ٱلصَّلَوٰةَ وَأَنتُمۡ سُكَٰرَىٰ حَتَّىٰ تَعۡلَمُواْ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغۡتَسِلُواْۚ وَإِن كُنتُم مَّرۡضَىٰٓ أَوۡ عَلَىٰ سَفَرٍ أَوۡ جَآءَ أَحَدٞ مِّنكُم مِّنَ ٱلۡغَآئِطِ أَوۡ لَٰمَسۡتُمُ ٱلنِّسَآءَ فَلَمۡ تَجِدُواْ مَآءٗ فَتَيَمَّمُواْ صَعِيدٗا طَيِّبٗا فَٱمۡسَحُواْ بِوُجُوهِكُمۡ وَأَيۡدِيكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا
(43) ഹേ, വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങൾ നമസ്ക്കാരത്തെ സമീപിക്കരുത്; നിങ്ങൾ പറയുന്നത് നിങ്ങൾക്ക് അറിയു(-വാൻ കഴിയു)-ന്നത് വരെ; "ജനാബത്ത്' കാരായിക്കൊണ്ടും അരുത്; വഴി കടന്നുപോകുന്നവരായിട്ടല്ലാതെ - നിങ്ങൾ കുളിക്കുന്നതുവരെ. നിങ്ങൾ രോഗികളോ, യാത്രയിലോ ആയിരിക്കുകയോ, അല്ലെങ്കിൽ, നിങ്ങളിൽ ഒരാൾ (മലമൂത്ര) വിസർജ്ജന സ്ഥലത്തുനിന്നു വരുകയോ, സ്ത്രീകളുമായി സ്പർശനം നടത്തുകയോ ചെയ്തുവെങ്കിൽ എന്നിട്ടു നിങ്ങൾക്ക് വെള്ളം കിട്ടിയില്ല (എങ്കിൽ) അപ്പോൾ, നിങ്ങൾ ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിൻ; എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും, കൈകളെയും തടവിക്കൊള്ളുവിൻ. നിശ്ചയമായും അല്ലാഹു, വളരെ മാപ്പ് ചെയ്യുന്നവനും, പൊറുക്കുന്നവനുമാകുന്നു. (43) ലآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങൾ സമീപിക്കരുത് الص َّ لاة َ നമസ്കാരത്തെ നിങ്ങൾ ആയിക്കൊണ്ട് ലഹരി ബാധിച്ചവർ, മത്തുള്ളവർ നിങ്ങൾ(-ക്ക്) അറിയുന്നതുവരെ നിങ്ങൾ പറയുന്നത് ജനാബത്തുകാരായും അരുത് കടന്നുപോകുന്ന (വിട്ടു കടക്കുന്ന)-വരായിട്ടല്ലാതെ س َ ب ِ يل ٍ വഴി നിങ്ങൾ കുളിക്കുന്നതുവരെ നിങ്ങൾ ആയിരുന്നാൽ, ആയെങ്കിൽ രോഗികൾ അല്ലെങ്കിൽ വല്ല യാത്രയിലും അല്ലെങ്കിൽ വന്നു(-എങ്കിൽ) أ َ ح َ د ٌ ഒരാൾ (ആരെങ്കിലും) നിങ്ങളിൽനിന്ന് വിസർജ്ജന സ്ഥലത്തുനിന്ന് لام َ س ْ അല്ലെങ്കിൽ നിങ്ങൾ സ്പർശനം നടത്തി(-യെങ്കിൽ) സ്ത്രീകളുമായി എന്നിട്ട് നിങ്ങൾ പ്രാപിച്ചില്ല, നിങ്ങൾക്ക് കിട്ടിയില്ല م َ اء ً വെള്ളം എന്നാൽ നിങ്ങൾ കരുതി (അന്വേഷിച്ചു)-കൊള്ളുവിൻ ഭൂമുഖത്തെ, മണ്ണിനെ നല്ലതായ, ശുദ്ധമായ എന്നിട്ട് നിങ്ങൾ തടവുവിൻ നിങ്ങളുടെ മുഖങ്ങളെ, മുഖങ്ങളിൽ നിങ്ങളുടെ കൈകളെയും, കൈകളിലും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു വളരെ മാപ്പു ചെയ്യുന്നവൻ വളരെ പൊറുക്കുന്നവൻ സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു അനുഷ്ഠാനപരമായ ചില നിയമങ്ങൾ വിവരിച്ചു കൊടുക്കുകയാണ്. ഇസ്ലാമിൽ മ ദ്യപാനം നിശ്ശേഷം നിരോധിക്കപ്പെട്ടത് രണ്ടുമൂന്നു ഘട്ടങ്ങളിലായിട്ടാണെന്നും, അതിൽ ചില ഗുണങ്ങളും ദോഷത്തിന്റെ ഭാഗമാണ് കൂടുതൽ വലിയതെ അൽബക്വറഃ : 219 ൽ പ്രസ്താവിച്ചതായിരുന്നു ആദ്യത്തെ ഘട്ടമെന്നും, ലഹരിബാധിച്ചവരായും കൊണ്ട് നമസ്കാരത്തെ സമീപിക്കരുതെന്നുള്ള ഈ വചനത്തിലെ വാക്യമാണ് രണ്ടാമത്തെ ഘട്ടമെന്നും, അവസാനം : 93, 94 മുഖേന അത് കർശനമായി നിരോധിച്ചുവെന്നും സൂഃ ബക്വറഃയിൽ നാം ചൂണ്ടിക്കാട്ടുകയുണ്ടായി. സൂഃ ബക്വറഃ യിലെ ആയത്ത് മുഖേന നിരുത്സാഹപ്പെടുത്തിയതോടെ ചിലരൊക്കെ മദ്യപാനം നിറുത്തൽ ചെയ്കയുണ്ടായി. എന്നാലും, പലരും അങ്ങനെ, അൽപം ചില അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയും, ചില സ്വഹാബികൾ മദ്യപിച്ചു ലഹരി പിടിപെട്ടവരായി നമസ്കരിച്ചപ്പോൾ ക്വുർ-ആൻ വചനങ്ങൾ തെറ്റിച്ചു ഓതു -കയും ഉണ്ടായി. ഇതിനെത്തുടർന്നാണ് ഈ വചനം അവതരിച്ചതെന്നു പല രിവായത്തുകളിലും പ്രസ്താവിക്കപ്പെട്ടു കാണാം. "ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്ക്കരിക്കരുതെ'ന്നോ പറയാതെ, "ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്കാരത്തെ സമീപിക്കരുത്' എന്നാ ണ് അല്ലാഹു പറഞ്ഞ വാക്ക്. ഇതിൽ നിന്ന് ലഹരി ബാധിച്ചുകൊണ്ട് പള്ളിയിൽ പ്രവേശിക്കുന്നതും, മറ്റുള്ളവർ നമസ്കരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുന്നതും മനസ്സിലാക്കാവുന്നതാണ്. നമസ്കാരം സമയം നിർണയിക്കപ്പെട്ട നിർബ്ബന്ധ കർമമായിരിക്കെ, ലഹരിയുള്ളപ്പോൾ നമസ്കരിക്കുവാൻ പാടില്ലെന്നു മ്പാൾ, നമസ്കാര സമയത്തേക്ക് ലഹരി നീങ്ങിപ്പോകാവുന്ന വിധത്തിലേ കള്ള് ഉപയോഗിക്കാവൂ എന്നുകൂടി ഈ കൽപനയിൽ അന്തർഭവിച്ചു കാണാവുന്നതാണ്. അതുകൊണ്ട് ത ന്നെയായിരിക്കും ഈ വചനം അവതരിച്ചശേഷം രാത്രി മാത്രമേ സത്യവിശ്വാസിക ൾ മദ്യം ഉപയോഗിക്കുമായിരുന്നുള്ളുവെന്ന് ചില രിവായത്തുകളിൽ വന്നിട്ടുള്ളതും. അക്കാലത്ത് നമസ്കാരം പള്ളിയിൽവെച്ച് ജമാ-അത്തായി നടത്തപ്പെടലായിരുന്നു പതിവ് എന്നുള്ളതും സ്മരണീയമാകുന്നു. "മദ്യം - അല്ലെങ്കിൽ കള്ള് - ഉപയോഗി -ച്ചവരായിക്കൊണ്ട് എന്ന് പറയാതെ, "ലഹരി ബാധിച്ചവരായിക്കൊണ്ട് എന്ന് പറഞ്ഞിരിക്കയാൽ, മദ്യപാനം മുഖേനയല്ലാതെ - മറ്റു വല്ലതു മുഖേനയും - ലഹരി ബാ ധിച്ചാലും നമസ്ക്കാരത്തെ സമീപിക്കുവാൻ പാടില്ലെന്നും മനസ്സിലാക്കാം. അതുപോലെത്തന്നെ "നിങ്ങൾ പറയുന്നത് നിങ്ങൾക്ക് അറിയുമാറാകുന്നതുവരെ' ന്ന വാക്കിൽനിന്ന് ലഹരിയോടുകൂടി നമസ്കരിച്ചാലുണ്ടാകുന്ന ദോഷങ്ങൾ പറയേണ്ടതില്ലല്ലോ. മനസ്സാന്നിധ്യവും, ഭക്തിവിനയവും നഷ്ടപ്പെടുന്നു. വാക്കുകളിലും്ര പവൃത്തികളിലും കൃത്യവും ചിട്ടയും പാലിക്കുവാൻ കഴിയുകയില്ല. നമസ്കാരത്തിൽ ഉറങ്ങിത്തൂങ്ങുന്നവനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "നിങ്ങളിൽ ഒരാൾ നമസ്കരിക്കു -മ്പോൾ അവൻ ഉറങ്ങിത്തൂങ്ങിയാൽ അവൻ നമസ്കാരത്തിൽ നിന്ന് പിരിഞ്ഞുപോയിക്കൊള്ളട്ടെ. താൻ പറയുന്നതെന്താണെന്ന് അറിയാറാകുവോളം അവൻ ഉറങ്ങുകയും ചെയ്യട്ടെ.' (അ; മു.) ഒരു രിവായത്തിൽ ഇങ്ങിനെയും കൂടിയുണ്ട്: "ഒരു പക്ഷേ, അവൻ പാപമോചനം തേടുവാൻ ശ്രമിക്കുകയും, എന്നിട്ട് തന്നെത്തന്നെ പഴിക്കുകയും ചെയ്തേ -ക്കാം.' അപ്പോൾ പിന്നെ ലഹരി ബാധിച്ചവന്റെ നമസ്കാരത്തെപ്പറ്റി ? "നമസ്കാരത്തെ സമീപിക്കരുത് ( الص എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, നമസ്കാരകർമത്തെ സമീപിക്കരുതെന്നാണെന്നും, നമസ്കാര സ്ഥലമായ പള്ളികളെ സമീപിക്കരുതെന്നാണെന്നും അഭിപ്രായങ്ങൾ കാണാം. എങ്കിലും, നമസ്കാര കർമത്തെയും, നമസ്കാര സ്ഥലമായ പള്ളികളെയും - രണ്ടിനെയും - സ മീപിക്കുന്നതിനെ ഉദ്ദേശിച്ചാണെന്ന അഭിപ്രായമാണ് കൂടുതൽ യുക്തമായി കാണുന്നത്. തുടർന്നുകൊണ്ട് എന്ന് തുടങ്ങിയ വാക്യത്തോട് കൂടുതൽ യോജിക്കുന്നതും അതാണ്. ملعا ّ اللها നമസ്കാരത്തിൽ ഓതുന്ന ക്വുർ-ആന്റെയും ചൊല്ലുന്ന ദിക്ർ, മുതലായവയുടെയും അർഥം അറിയലും അത് ഓർമിക്കലും വളരെ ആവശ്യമാണെ ന്നുള്ളതിൽ സംശയമില്ല. പക്ഷേ, നിങ്ങൾ പറയുന്നത് നിങ്ങൾ അറിയുന്നതുവരെ എന്നുള്ള വാക്കിനെ അടിസ്ഥാനമാക്കി നമസ്കാരത്തിൽ ഓതുന്നതും, ചൊല്ലുന്നതുമായ എല്ലാ വാക്കുകളുടെയും അർഥം നമസ്കാരം ശരിയാകുകയുള്ളൂവെന്ന് ചിലർ സമർഥിച്ചു കാണുന്നത് ശരിയല്ല. ആ വാക്യത്തിന് വാസ്തവത്തിൽ ഇല്ലാത്ത അർഥ സങ്കൽപമത്രെ അത്. മാത്രമല്ല, ക്വുർ-ആന്റെയും, ക്വുർ-ആനിലോ ഹദീഥിലോ വന്ന ദിക്ർ - മുതലായവയു -ടെയും, അർഥം അറിയുന്നവരുടെ നമസ്കാരം മാത്രമേ സാധുവാകുകയുള്ളുവെന്ന് പറ -യുവാൻ തെളിവുകളില്ലതാനും, അതു കേവലം പ്രായോഗികവുമല്ല. താൻ പറയുന്ന വാക്കുകൾ എന്താണെന്ന്, അവ ക്രമത്തിൽ തന്നെയാണോ എന്നൊന്നും അറിയാത്തവിധം ലഹരി ബാധിച്ചവരെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അർഥമോ, ഭാഷയോ അറിയാത്തവരെപ്പറ്റിയല്ല. ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്കാരത്തെ സമീപിക്കരുത് പറഞ്ഞതിനെത്തുടർന്ന് "ജനാബത്തുകാരായിക്കൊണ്ടും സമീപിക്കരു ത്' എന്നും പറഞ്ഞിരിക്കുന്നു. "ജനാബത്ത്' എന്ന വാക്കിന് "അകന്നു നിൽക്കുക, ദൂരപ്പെടു ക' എന്നാണർഥം. സംയോഗം, ഇന്ദ്രിയസ്ഖലനം എന്നിവ മൂലമുണ്ടാകുന്ന വലിയ അശുദ്ധിയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ സാധാരണ അതുകൊണ്ട് വിവക്ഷിക്കാറുള്ളത്. നമസ്കാരം, ക്വുർ-ആൻ പാരായണം മുതലായവയിൽനിന്നും ജനാബത്തുകാരൻ അകന്നു നിൽക്കേണ്ടതുണ്ടല്ലോ. "വഴി കടന്നു പോകുന്നവരായിട്ടല്ലാതെ' എന്നു പറഞ്ഞതിന്റെ താൽപര്യം, വല്ല ആവശ്യാർഥവും പള്ളിയിലൂടെ നടന്നുപോകുന്ന -തിന് വിരോധമില്ല. - പള്ളിയിൽ കടന്നു തങ്ങിനിൽക്കുവാൻ പാടില്ല - എന്നാകുന്നു. വാക്കിന്റെ നേരെ അർഥം കൊണ്ടുവരുന്നതും, പ്രധാനപ്പെട്ട വ്യാഖ്യാതാക്കളും പണ്ഡിതന്മാരും സ്വീകരിച്ചുവരുന്നതും അതാണ്. മദീനാ പള്ളിയോട് തൊട്ടുനിന്നി -രുന്ന വീടുകളിൽ താമസിച്ചിരുന്ന ചില അൻസ്വാരി സ്വഹാബികളുടെ വാതിലുകൾ പള്ളിയി -ലേക്കുണ്ടായിരുന്നു. അവർക്ക് ജനാബത്തുണ്ടാകുമ്പോൾ വെള്ളം കൊണ്ടുവരുവാനും മറ്റും പള്ളിയിലൂടെ കടന്നു പോകേണ്ടിയിരുന്നു. അങ്ങിനെയുള്ള അവസ്ഥകളെ കണക്കിലെടുത്തുകൊണ്ടാണ് ഈ പ്രസ്താവനയെന്ന് ചില രിവായത്തുകളിൽ വന്നിട്ടുള്ളത് പ്രസ്താവ്യമാണ് ( فى ابن جرير وغيره كما ) നബിതിരുമേനി യുടെ ജീവിതാന്ത്യ കാലത്ത് അബൂബക്ർ (-റ)ന്റെ വാതിൽ ഒഴിച്ചുള്ള അത്തരം വാതിലുകളെല്ലാം അടച്ചുകളയുവാൻ അവിടുന്ന് കല്പിക്കുകയുണ്ടായി. (ബു.) ചുരുക്കിപ്പറഞ്ഞാൽ, കുളിച്ചു ശുദ്ധിയാകും മുമ്പ് ജനാബത്തുകാ -രന് വല്ല ആവശ്യവും നേരിട്ടാൽ പള്ളിയിൽ തങ്ങി നിൽക്കാതെ കടന്നുപോകാവുന്നതാണ്. ആർത്തവമുള്ള സ്ത്രീകളുടെ വിധിയും ഇതുപോലെത്തന്നെ. പള്ളിയിൽ വൃത്തികേടാകുമെന്ന് ഭയപ്പെടാത്തപ്പോൾ അവർക്ക് വിരോധമില്ലെന്നും ചിലർക്കഭിപ്രാ -യമുണ്ട്. എന്ന വാക്കിന് "യാത്രക്കാരായിട്ടല്ലാതെ' എന്നും ചില മഹാന്മാർ ർഥം കല്പിച്ചിരിക്കുന്നു. ഇബ്നു ജരീറും(-റ) മറ്റും പ്രസ്താവിച്ചതുപോലെ, യാത്രക്കാരെക്കുറിച്ച് തുടർന്ന് പ്രസ്താവിക്കുന്നതുകൊണ്ട് ഈ അഭിപ്രായത്തിന് പ്രസക്തി കാണുന്നില്ല. ആയത്തിലെ വാക്കുകളോട് കൂടുതൽ യോജിച്ചതും ആദ്യം പറഞ്ഞ അർഥം തന്നെ. والله اعلم വെള്ളം കൊണ്ട് ശുദ്ധീകരിക്കുവാൻ കഴിയാത്ത പരിതഃസ്ഥിതിയിൽ എന്തുചെയ്യണമെന്നാണ് (-നിങ്ങൾ രോഗികളായിരുന്നാൽ) എന്നു തുടങ്ങുന്ന വാക്യങ്ങളിൽ വിവരിക്കുന്നത്. നാലവസ്ഥകളാണ് ഇവിടെ അല്ലാഹു എടു -ത്തുപറഞ്ഞിരിക്കുന്നത്. (1) രോഗികളായിരിക്കുക. നാമമാത്ര രോഗമായാൽ പോരാ, വെള്ളം ഉപയോഗിക്കുന്നതുമൂലം കാര്യമായ വല്ല ദോഷവും ബാധിച്ചേക്കുന്ന രോഗമായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉപയോഗിക്കുന്നതിനു വിരോധമില്ലെങ്കിലും വെള്ളം അതുപയോഗിക്കുവാൻ കഴിയാതിരിക്കുകയും, സഹായത്തിന് ആളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളും ഇതിൽ ഉൾപെടും. (2) യാത്രയിലായിരിക്കുക. ദീർഘയാത്രയെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് സാധാരണഗതിയിൽ യാത്ര എന്നു പറയപ്പെടാവുന്ന സഞ്ചാരമായാൽ മതിയെന്ന് മനസ്സിലാക്കാം. ഏതായാലും അങ്ങാടിയിലോ കൃഷിസ്ഥലത്തോ പോകലും വരലും പോലെയുള്ളതൊന്നും യാത്രയായി ഗണിക്കപ്പെടുകയില്ല. (3) മല -മൂത്രവിസർജ്ജന സ്ഥലത്തുനിന്നു വരിക അഥവാ, മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യുക. ചരിഞ്ഞതും താണതുമായ സ്ഥലം എന്നാണ് ِ ط ِ َ آ ന്റെ വാക്കർഥം. മലമൂത്രവിസർജ്ജനാർത്ഥം ജനങ്ങളിൽ നിന്ന് മറയുവാൻവേണ്ടി അത്തരം സ്ഥലങ്ങളിലാണല്ലോ ഇരിക്കാറുള്ളത്. അതുകൊണ്ട് മറക്കിരിക്കുന്ന സ്ഥലം - കടവിറങ്ങുന്നേടം - വെളിക്കിരിക്കുന്ന സ്ഥലം' എന്നിങ്ങനെയുള്ള അർഥത്തിൽ അത് ഉപയോഗിക്കപ്പെടുന്നു. "മലം - കാഷ്ടം' എന്ന അർഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. (4) സ്ത്രീകളുമായി സ്പർശനം നടത്തുക അഥവാ സംയോഗം നടത്തുക. (എന്നിട്ട് വെള്ളം കിട്ടിയില്ല) എന്നു പറഞ്ഞതിന്റെ താൽപര്യം വെള്ളം മറ്റു വല്ല കാരണം ഉപയോഗിക്കുവാൻ സാധ്യമാകാതിരിക്കുക എന്നാണെന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഇതനുസരിച്ച് ഈ ഉപാധി മേൽപറഞ്ഞ നാലവസരത്തിലേക്കും ബാധകമായി -രിക്കും. ഉപയോഗിക്കുവാൻ സാധിക്കാതിരിക്കുക എന്നല്ല - കിട്ടാതിരിക്കുക എന്ന് തന്നെയാണ് - ഉദ്ദേശ്യമെന്നത്രെ ഭൂരിപക്ഷാഭിപ്രായം. പക്ഷേ, ഈ ഉപാധി മേൽപറ ഞ്ഞ നാലവസരത്തിലേക്കും ബാധകമാണെന്നും, അവസാനത്തെ മൂന്നിലേക്ക് മാത്രം ബാ ധകമാണെന്നും, അവസാനത്തെ രണ്ടിലേക്ക് മാത്രം ബാധകമായതാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവസാനത്തെ മൂന്നിലേക്കു ബാധകമായതാണെന്ന അഭിപ്രായമാണ് കൂടുതൽ യുക്തമായിക്കാണുന്നത്. والله اعلم പ്രസ്തുത അഭിപ്രായങ്ങളും ഓരോന്നിന്റെയും ന്യായങ്ങളും തെളിവുകളും ഉദ്ധരിച്ചു ഇവിടെ ദീർഘിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ല. എന്നാലും ഈ വചനത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില സംഗതികൾ ഇവിടെ ചൂണ്ടിക്കാട്ടുന്നത് സന്ദർഭോചിതമായി തോന്നുന്നു:- (1) യാത്രയിലായാലും അല്ലെങ്കിലും ശരി, വെള്ളം തന്നെ രോഗം നിമിത്തമോ, ഉള്ള വെള്ളം ഉപയോഗിച്ചാൽ തനിക്കോ മറ്റോ ദാഹിച്ചു വലയേണ്ടിവരുമെന്ന് മറ്റോ അത് ഉപയോഗിക്കുവാൻ ബുദ്ധിമു -ട്ടായാലും "തയമ്മും' ചെയ്യാമെന്നുള്ളതിൽ തർക്കമില്ല. (2) വെള്ളം കിട്ടാതിരിക്കുക എന്ന ഉപാധിയെപ്പറ്റി മേൽ സൂചിപ്പിച്ച ചില അഭിപ്രായങ്ങളെ മുൻനിറുത്തിക്കൊണ്ട് യാത്രയിൽ വെള്ളം തയ്യാറുണ്ടായാലും ഇല്ലെങ്കിലും തയമ്മും ചെയ്താൽ മതിയെന്ന് ഒരു പൊതുവിധിയായി ചിലർ പ്രസ്താവിച്ചു കാണുന്നു. യാത്രയിൽ കുളിയും ബുദ്ധി -മുട്ടായിരിക്കും. വിശേഷിച്ച് ആധുനിക വാഹനങ്ങളായ തീവണ്ടി, കപ്പൽ, വിമാനം മുതലായവയിൽ വെച്ച് അത് രണ്ടും പ്രയാസകരമാണ് എന്നൊക്കെ അവർ അതിന് കാരണവും പറയുന്നു. മേൽപറഞ്ഞപോലെ, ഏതെങ്കിലും കാരണത്താൽ ഉള്ള വെള്ളം ഉപയോഗിക്കുവാൻ പ്രയാസം ഉണ്ടായാലല്ലാതെ, യാത്രക്കാരെ സംബന്ധിച്ച് നിരുപാധികം ഒരു പൊതുവിധിയായി ഇത് സ്വീകരിക്കുവാൻ മാർഗം കാണുന്നില്ല. ചില യുക്തിന്യായങ്ങളല്ലാതെ. സ്വീകാര്യമായ വല്ല തെളിവോ, കാര്യമായ ഏതെങ്കിലും പണ്ഡിതാഭിപ്രായങ്ങളോ കാണുന്നുമില്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥിൽ നിന്ന് മറിച്ചാണ് മനസ്സിലാകുന്നതും. (3) മേൽ സൂചിപ്പിച്ച ഏതഭിപ്രായം സ്വീകരിച്ചാലും വെള്ളം കിട്ടാ -തി -രിക്കുക എന്ന ഉപാധി അവസാനത്തെ രണ്ടവസ്ഥയിലേക്കും - മലമൂത്ര വിസർജ്ജനത്തിലേക്കും സംയോഗത്തിലേക്കും - ബാധകമാകുമെന്നുള്ളതിൽ അഭിപ്രായവ്യത്യാസമില്ല, വെള്ളം ഉപയോഗിക്കുവാൻ പറ്റാത്ത രോഗമുള്ളപ്പോൾ, വെള്ളം ഉേണ്ടാ ഇല്ലേ എന്ന് നോക്കേണ്ടതുമില്ല. യാത്രയിലായിരിക്കുമ്പോൾ വെള്ളം കിട്ടാതിരി -ക്കുകയെന്ന ഉപാധിക്ക് എന്നാണിവിടെ ആലോചിക്കുവാനുള്ളത്. വാസ്തവത്തിൽ , ഒരു യാത്രയിൽ വെള്ളം കിട്ടാതെ സ്വഹാബികൾ വിഷമിച്ച ഒരവസരത്തിലാണ് തയമ്മുമിന്റെ നിയമം തന്നെ അവതരിച്ചത്. നോക്കുക:- അഹ്മദ്, ബുഖാരി, മുസ്ലിം (റ) മുതലായവർ പല മാർഗങ്ങ -ളിലൂടെയും ഉദ്ധരിച്ച ആ സംഭവത്തിന്റെ ചുരുക്കം ഇതാണ്: ഒരു യുദ്ധയാത്രയിൽ (-റ)യുടെ മാല വീണുപോയി. അവർ അത് തന്റെ ജ്യേഷ്ഠത്തി അസ്മാ-ഉ് (റ)ൽ നി ന്നു വായ്പ മേടിച്ചതായിരുന്നു. അതിന്റെ തിരച്ചിലിൽ പെട്ട് നബി യും സ്വഹാബികളും വഴിയിൽ തങ്ങേണ്ടിവന്നു. അവരുടെ പക്കൽ വെള്ളമുണ്ടായിരുന്നില്ല. ആ സ്ഥ ലത്തും വെള്ളമില്ലായിരുന്നു. യുടെ മാലകാരണം വെള്ളമില്ലാത്ത അവസ്ഥയിൽ കുടുങ്ങിയതിനെപ്പറ്റി ജനങ്ങൾ അവരുടെ പിതാവായ അബൂബക്ർ(-റ)നോ ട് ആക്ഷേപം പറഞ്ഞു. അങ്ങനെ, അദ്ദേഹം മകളുടെ അടുക്കൽ ചെന്നു പലതും പറയുകയും അവരുടെ ഊരക്ക് കുത്തുകയും ഉണ്ടായി. റസൂൽ അപ്പോൾ യുടെ മടിയിൽ തലവെച്ചുറങ്ങുകയായിരുന്നതുകൊണ്ട് അവർ ഇളകാതിരുന്നതേയുള്ളൂ. റസൂൽ കാലത്തു എഴുന്നേറ്റപ്പോൾ മറ്റും) വെള്ളമില്ല. ഈ അവസരത്തിലാ ണ് തയമ്മുമിന്റെ ആയത്ത് അവതരിച്ചത്. അപ്പോൾ, ജനങ്ങൾ പ്രശംസി -ക്കുകയായി. ഉസൈദുബ്നു ഹുദ്വൈർ(-റ) പറഞ്ഞു: അബൂബക്റിന്റെ കൂട്ടരേ, ഇതു നിങ്ങളുടെ ഒന്നാമത്തെ പുണ്യമൊന്നുമല്ല. (വേറെയും പല ഗുണങ്ങൾ നിങ്ങൾ മൂലം ഉണ്ടായി -ട്ടുണ്ട്). അങ്ങനെ, എല്ലാവരും തയമ്മും ചെയ്തു നമസ്കരിച്ചു. യാത്ര ആരംഭി ച്ചു. ഒട്ടകത്തെ എഴുന്നേൽപിച്ചപ്പോൾ, അത് കിടന്നിരുന്ന സ്ഥലത്ത് അതിന്റെ ചുവട്ടിൽ നിന്ന് മാല കണ്ടുകിട്ടുകയും ചെയ്തു. (അ; ബു; മു.) വെള്ളം എ്ര തകാലം കിട്ടിയില്ലെങ്കിലും അപ്പോഴൊക്കെ തയമ്മുംകൊണ്ട് മതിയാക്കാമെന്ന് അഹ്മദും (-റ) മറ്റു ചിലരും ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിരിക്കുന്നു. അപ്പോൾ വെള്ളം ഉപയോഗിക്കൽ ബുദ്ധിമുട്ടാണെന്ന കാരണത്താൽ യാത്രയിൽ തയമ്മും മ തി എന്ന അഭിപ്രായത്തിനു ഒട്ടും പ്രസക്തി കാണുന്നില്ല. (4) രോഗം മൂലം വെള്ളം ഉപയോഗിക്കുവാൻ നിവൃത്തിയില്ലാത്ത -പ്പോഴും, യാത്രയിൽ വെള്ളം കിട്ടാത്തപ്പോഴും കുളി നിർബ്ബന്ധമായാൽ, കുളിക്കു പക -രവും, ആവശ്യം നേരിട്ടാൽ പകരവും തയമ്മും ചെയ്യാവുന്നതാകുന്നു. മലമൂത്ര വിസർജ്ജനം നിമിത്തം കുളി നിർബന്ധമില്ലാത്തതുകൊണ്ട് പകരമായും, സംയോഗം നിമിത്തം കുളി നിർബ്ബന്ധമാകുന്നതുകൊണ്ട് കുളിക്കു പകരമായുമാണ് തയമ്മും നിയമിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. --(ലാമസ്തും) എന്ന വാക്കിന്റെ സാക്ഷാൽ അർഥം അന്യോന്യം സ്പർശിക്കുക - അഥവാ പരസ്പരം തൊടുക - എന്നാകുന്നു. സംയോഗത്തെ ദ്ദേശിച്ചു ആ വാക്ക് ഉപയോഗിക്കുന്നു. സ്പർശിക്കുക - അഥവാ തൊടുക - എന്ന ർത്ഥമായ م َ س ّ ْ (മസ്സ്) എന്ന പദം സംയോഗത്തെ ഉദ്ദേശിച്ചു ക്വുർ-ആനിൽ തന്നെ (2 : 2 36, 237)ഉപയോഗിച്ചിട്ടുണ്ട്. വ്യക്തമായ വാക്കിൽ തുറന്നു പറയുന്നത് മാന്യമല്ലെന്നു കരുതപ്പെടുന്ന (സംയോഗം മുതലായ) കാര്യങ്ങളെക്കുറിച്ച് വ്യംഗ്യമായും, അല -ങ്കാര രൂപത്തിലും പ്രസ്താവിക്കുക ക്വുർ-ആന്റെ ഒരു പതിവാണുതാനും. ഇതെല്ലാം കാരണമായിട്ടാണ് ഈ വാക്കിന് സംയോഗം ചെയ്യുക എന്ന് വിവക്ഷ നൽകപ്പെടുന്നത്. ഇമാം (-റ) മുതലായ ചില മാഹാന്മാർ ഇവിടെ ആ വാക്കിന് അതിന്റെ ഭാഷാർഥം തന്നെ കൽപിച്ചിരിക്കുന്നു. മലമൂത്രവിസർജ്ജനം പോലെത്തന്നെ, അന്യ സ്ത്രീകളെ തൊട്ടാൽ വുദ്വൂ നിഷ്ഫലമാകുമെന്നും, നമസ്കാരത്തിനു വീണ്ടും വുദ്വൂ എടുക്കേണ്ടതു -െണ്ടന്നും, ഈ അടിസ്ഥാനത്തിൽ അവർ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. എന്നതിന്റെ സ്ഥാനത്ത് (ലമസ്തും) എന്ന് വായിക്കപ്പെട്ടിട്ടുള്ളതും ഇവർ തെളിവായി എടുക്കുന്നു. "സ്പർശിക്കുക' എന്നു തന്നെയായിരിക്കും അപ്പോൾ അതിന്റെ അർഥം. സ്ത്രീകളെ തൊട്ടാൽ വുദ്വൂനിഷ്ഫലമാകുമോ, ഇല്ലേ എന്നതി ൽ ഭിന്നാഭിപ്രായം പണ്ഡിതന്മാർക്കിടയിൽ സ്വഹാബികളുടെ കാലംമുതൽക്കേ ഉള്ളതാകുന്നു. എന്നാൽ, ഹദീഥുകൾ പരിശോധിക്കുമ്പോൾ, ഇവിടെ ആ ദ്ദശ്യം സംയോഗമാണെന്ന അഭിപ്രായത്തിനാണ് ബലം കാണുക. ഇബ്നു ജരീർ(-റ) മു തലായവർ പ്രസ്താവിക്കുന്നതുപോലെ, നബി സ്വപത്നിമാരെ ചുംബിച്ചശേഷം വുദ്വൂ ചെയ്യാതെ നമസ്കരിച്ചിട്ടുള്ളതായി പല ഹദീഥുകളിലും വന്നിട്ടുള്ളതാണ് . (ഹദീഥുകൾ ഇബ്നു ജരീറും, ഇബ്നു കഥീറും (റ) മറ്റും ഉദ്ധരിച്ചു കാണാം). എനി, നമുക്ക് തയമ്മുമിനെപ്പറ്റി ശ്രദ്ധിക്കാം. (തയമ്മും) എന്ന വാക്കിന്റെ ഭാഷാർഥം "കരുതിച്ചെല്ലുക, ഉദ്ദേശിക്കുക, അന്വേഷിക്കുക' എന്നൊക്കെയാണ്. താഴെ പറയുന്ന വിധം മണ്ണുകൊണ്ട് കൈയും മുഖവും തടവുന്നതിനാണ് മതത്തിൽ സാങ്കേതികമായി "തയമ്മും' എന്ന് പറഞ്ഞുവരുന്നത്. മേൽ വിവരിച്ച ഏതെങ്കിലും സന്ദർഭം നേരിടുമ്പോൾ നിങ്ങൾ ശുദ്ധമായ ഭൂമുഖത്തെ കരുതിക്കൊള്ളുക എന്ന് പറഞ്ഞതിൽ നിന്നാണ് ഈ പേർ അതിനു സിദ്ധിച്ചത്. ص َ ع ِ يد (സ്വ-ഈദ്) എന്ന പദത്തിനു ഭൂമിയുടെ ഉപരിതലം, ഭൂമുഖത്തുള്ളത്, ഭൂമിയിൽ പൊന്തിക്കാണുന്നത്, മണ്ണ്, ക്വബ്ർ, നിരപ്പായ സ്ഥലം' എന്നൊക്കെയാണ് നിഘണ്ടുക്കളിൽ അർത്ഥം കാണുന്നത്. ഈ പദത്തിന്റെ അർഥത്തെ ആസ്പദമാക്കി തയമ്മുമിന് ഏതെല്ലാം വസ്തുക്കളെ ഉപയോഗപ്പെടുത്താമെന്നുള്ളതിൽ പണ്ഡിതന്മാർക്കിടയിൽ അഭി്ര പായവ്യത്യാസമുണ്ട്. അത് കേവലം സ്വാഭാവികവുമാണ്. മണ്ണ് മാത്രമേ ഉപയോഗി -ക്കാവൂ എന്ന് ഇമാം ഇമാം അഹ്മദ് (റ) മുതലായവരും, മണ്ണും മണ്ണോട് ബന്ധപ്പെടുന്ന മണൽ, കൽചുണ്ണാമ്പ് മുതലായവയും ഉപയോഗിക്കാമെന്ന് ഇമാം അബൂഹനീഫ(-റ) മുതലായവരും, അവയും അവക്ക് പുറമെ സസ്യങ്ങളും പാറകളും അടക്കം ഭൂ മുഖത്തുള്ള ഏത് വസ്തുക്കളും ആവാമെന്ന് ഇമാം മാലിക്(-റ) മുതലായവരും മനസ്സിലാക്കിയിരിക്കുന്നു. ഹദീഥുകൾ പരിശോധിച്ചാൽ ചിലപ്പോഴെല്ലാം ص َ ع ِ يد എന്ന വാക്കുതന്നെ ഹദീഥുകളിൽ ഉപയോഗിക്കപ്പെട്ടുകാണാം. എങ്കിലും ചിലപ്പോൾ ت ُ ر َ اب، تربة (മണ്ണ്) എന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. ഹുദൈഫത്തുബ്നുൽ യമാനി(-റ)ൽ നിന്നു മുസ്ലിം(-റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: റസൂൽ പറഞ്ഞു: "മൂന്നു കാര്യം കൊണ്ട് മറ്റു മനുഷ്യരെക്കാൾ നമുക്ക്്രേ ശഷ്ഠത നൽകപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്കാരത്തിലെ) അണികൾ മലക്കുകളുടെ അണികളെപ്പോലെ ആക്കപ്പെട്ടിരിക്കുന്നു; നമുക്ക് ഭൂമി മുഴുവനും പ ള്ളി (നമസ്കരിക്കുവാനുള്ള സ്ഥലം) ആക്കപ്പെട്ടിരിക്കുന്നു; വെള്ളം കിട്ടിയില്ലെങ്കിൽ അതിലെ മണ്ണ് നമുക്ക് ശുദ്ധി ചെയ്വാനുള്ളതും ആക്കപ്പെട്ടിരിക്കുന്നു.' (മു.) ഈ ഹദീ -ഥിന്റെ ചില രിവായത്തിൽ ت ُ ر َ اب എന്നും, ചിലതിൽ تربة എന്നും കാണാം. രണ്ടായാലും മണ്ണ് എന്നുതന്നെ അർഥം. കൂടാതെ, വേറെ ചില ഹദീഥുകളിലും ഈ വാക്ക് -കാണാം. അഹ്മദ് (റ) മുതലായവരുടെ തെളിവ് ഈ ഹദീഥുകളാണ്. ചുരുക്കത്തിൽ, മണ്ണല്ലാത്ത വസ്തുക്കളെക്കൊണ്ട് തയമ്മും ചെയ്താൽ ശരിയാകുകയില്ലെന്ന് തീർത്തു പറയുക സാധ്യമല്ലെങ്കിലും, മണ്ണുകൊണ്ടായിരിക്കുന്നതാണ് കൂടുതൽ നല്ലതെ -ന്നുള്ളതിൽ സംശയമില്ല. മണ്ണ് പൊടിയുള്ളതായിരിക്കുന്നത് നല്ലതാണെന്ന് കൂടി ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നു. സസ്യങ്ങൾ, ലോഹങ്ങൾ, പാറകൾ മുതലായവയൊന്നും തൊട്ടുതടവിക്കൊണ്ട് നബിയോ, നബിയുടെ അറിവിൽ പെട്ടുകൊണ്ട് മറ്റാരെങ്കിലുമോ തയമ്മും ചെയ്തതായി അറിയപ്പെടുന്നുമില്ല. മണ്ണ് വെടിപ്പുള്ളതും മ് ളേച്ഛം ( نجس ) കലരാത്തതുമായിരിക്കണമെന്ന് (ശുദ്ധമായ - നല്ലതായ) എന്ന വിശേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. (എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും കൈകളെയും തടവുവിൻ) എന്ന വചനം കാണിച്ചുതരുന്നത്. മുഖം മുഴുവനും തടവണമെന്നുള്ളതിൽ പണ്ഡിതന്മാർക്കിടയിൽ ഭി ന്നാഭിപ്രായമില്ല. കൈകളുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. -റിച്ച് പറഞ്ഞപ്പോൾ മുട്ടുവരെ കഴുകണമെന്ന് സൂറത്തുൽ : 7 ൽ വ്യക്തമാക്കപ്പെട്ടി -രിക്കുന്നു. തയമ്മുമിനെപ്പറ്റി വിവരിക്കുന്ന ചില ഹദീഥുകളിൽ മുട്ടുവരെ നബി തടവിയതായി വന്നിട്ടുമുണ്ട്. അതുകൊണ്ട് മുട്ടുവരെ തടവൽ നിർബ്ബന്ധമാണെന്നാണ് ഒരഭിപ്രായം. കൈപത്തി(-മുൻകൈ) മാത്രം തടവിയാലും മതിയെന്നാണ് മറ്റേ അഭി്ര പായം. ايدى (കൈകൾ) എന്ന വാക്ക് കൈപത്തികളെ ഉദ്ദേശിച്ചുകൊണ്ട് 41 ൽ ഉപേ ബുഖാരിയും മുസ്ലിമും(-റ) ഉദ്ധരിച്ച ഒരു ഹദീഥും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. ഹദീഥ് ഇതാണ്: "ഒരു യാത്രയിൽ ഉമർ(-റ), അമ്മാർ( -റ) എന്നിവർക്ക് ജനാബത്ത് ഏർപ്പെട്ടു. കുളിക്കുവാൻ വെള്ളം ഉണ്ടായിരുന്നില്ല. ഉമർ(- റ) നമസ്കരിക്കാതിരുന്നു. അമ്മാർ(-റ) മണ്ണിൽ പുരണ്ട് നമസ്കരിക്കുകയും ചെയ്തു. ( ) വിവരം അറിഞ്ഞപ്പോൾ "ഇങ്ങിനെ ചെയ്താൽ മതിയായിരുന്നു-' എന്ന് പറഞ്ഞും കൊണ്ട് നബി രണ്ടു കൈപത്തികൾ നിലത്തടിച്ചു അതിൽ ഊതുകയും, പിന്നീട് കാണ്ട് മുഖവും രണ്ട് കൈപത്തികളും തടവുകയും ചെയ്തു. പല മാർഗങ്ങളിൽ കൂടി ബുഖാരീ - മുസ്ലിം നിവേദനം ചെയ്തിട്ടുള്ള ഈ ഹദീഥിന്റെ ചില രിവായത്തുകളിൽ നബി നിലത്ത് ഒരടി അടിച്ചുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. ഇതിനെ ആസ് പദമാക്കി മുഖത്തിനും കയ്യിനും കൂടി ഒരടി അടിച്ചാൽ മതിയാകുമെന്നും, കൈപ്പത്തികൾ മാത്രം തടവിയാൽ മതി - മുട്ടുവരെ നിർബ്ബന്ധമില്ല - എന്നും മനസ്സിലാക്കാമല്ലോ. പല മഹാൻമാരുടെയും അഭിപ്രായവും അതാണ്. കൈകൾ രണ്ടും മുട്ടുവരെ തടവേണ്ടതു -െണ്ടന്നും മുഖത്തിനും കൈകൾക്കും പ്രത്യേകം പ്രത്യേകമായി രണ്ടു പ്രാവശ്യം മണ്ണിൽ മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കൂടുതൽ വിവരത്തിന് ഹദീഥ് ഗ്രന്ഥങ്ങളെയും ഫിക്വ്ഹ് ഗ്രന്ഥങ്ങളെയും ആശ്രയിക്കേണ്ടതാണ്. ( ) ഇമാം അസ്ക്വലാനീ (റ)ചൂണ്ടിക്കാട്ടിയതുപോലെ, പകരം തയമ്മും ചെയ്യുന്നത് ഏതാണ്ട് ആകൃതിയിലാണെന്ന പോലെ, കുളിക്ക് പകരമുള്ള തയമ്മും കുളിപോലെ ശരീരം മുഴുവനും വേണമെന്ന് ഒരുപ -ക്ഷേ, അദ്ദേഹം കരുതിയിരിക്കാം. ملعا ّ اللها
4:44–46أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يَشۡتَرُونَ ٱلضَّلَٰلَةَ وَيُرِيدُونَ أَن تَضِلُّواْ ٱلسَّبِيلَ
وَٱللَّهُ أَعۡلَمُ بِأَعۡدَآئِكُمۡۚ وَكَفَىٰ بِٱللَّهِ وَلِيّٗا وَكَفَىٰ بِٱللَّهِ نَصِيرٗا
مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعۡنَا وَعَصَيۡنَا وَٱسۡمَعۡ غَيۡرَ مُسۡمَعٖ وَرَٰعِنَا لَيَّۢا بِأَلۡسِنَتِهِمۡ وَطَعۡنٗا فِي ٱلدِّينِۚ وَلَوۡ أَنَّهُمۡ قَالُواْ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَيۡرٗا لَّهُمۡ وَأَقۡوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا
(44) വേദഗ്രന്ഥത്തിൽനിന്ന് ഒരംശം നൽകപ്പെട്ടിട്ടുള്ളവരെ നീ നോക്കിക്കണ്ടില്ലേ? അവർ ദുർമാർഗം (വിലക്ക്) വാങ്ങുന്നു; നിങ്ങൾ മാർഗം പിഴച്ചുപോകുവാൻ അവർ ഉദ്ദേശിക്കുകയും ചെയ്യുന്നു! (45) അല്ലാഹു, നിങ്ങളുടെ ശത്രുക്കളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. മിത്രമായി (അഥവാ രക്ഷ കർത്താവായി) അല്ലാഹുതന്നെ മതി; സഹായകനായും അല്ലാഹു തന്നെ മതി. (46) (അതെ)യഹൂദരായവരിൽപെട്ടവർ (തന്നെ). വാക്കുകളെ അവർ അതിന്റെ (യഥാ) സ്ഥാനങ്ങളിൽ നിന്ന് തെറ്റിച്ചു കളയുന്നു: അവർ പറയുകയും ചെയ്യും: "സമി-അ്നാ എന്നും ഇസ്മ-അ് ഗ്വൈറ എന്നും എന്നും! (അതെ) തങ്ങളുടെ നാവുകളെ വളച്ചൊടിച്ചും, മതത്തിൽ കുത്തിപ്പറഞ്ഞു (ആക്ഷേപിച്ചു) കൊണ്ടും! "സമി-അ്നാ ധ ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തു പ എന്നും, "ഇസ്മ-അ്' (കേൾക്കണേ) എന്നും. "ഉൻള്വുർനാ' ധ ഞങ്ങളെ നീ ഗൗനിക്കണേ പ എന്നും അവർ പറഞ്ഞിരുന്നെങ്കിൽ, അതവർക്ക് ഗുണകരവും, ഏറ്റവും ചൊവ്വുള്ളതുമാകുമായിരുന്നു. പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാൽ അല്പ (മാത്ര)-മല്ലാതെ അവർ വിശ്വസിക്കുകയില്ല. (44) കണ്ടില്ലേ, നോക്കുന്നില്ലേ ِലا യാതൊരുവരെ, ഒരു കൂട്ടരിലേക്ക് أ ُ وت ُ وا അവർക്ക് നൽകപ്പെട്ടിരിക്കുന്നു ഒരംശം, പങ്ക് (വേദ)-ഗ്രന്ഥത്തിൽ നിന്ന് അവർ വാങ്ങുന്നു الض َّ لا ദുർമാർഗം, വഴികേട്, വഴി പിഴവ് അവർ ഉദ്ദേശിക്കുകയും ചെയ്യുന്നു നിങ്ങൾ പിഴച്ചുപോകുവാൻ الس َّ ب ِ يل َ മാർഗം, വഴി (45) ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങളുടെ ശത്രുക്കളെപ്പറ്റി اللها ِ ب അല്ലാഹു (തന്നെ) മതി ബന്ധുവായി, മിത്രമായി, കാര്യകർത്താവായി اللها ِ ب അല്ലാഹു (തന്നെ) മതി സഹായകനായി, (46) യഹൂദരായവരിൽപ്പെട്ട(-വർ) അവർ തെറ്റിക്കുന്നു, മാറ്റത്തിരുത്തം ചെയ്യുന്നു വാക്കുകളെ അതിന്റെ സ്ഥാനങ്ങൾ വിട്ട് അവർ പറയുകയും ചെയ്യുന്നു വരെയുള്ള വാക്കുകളുടെ അർത്ഥങ്ങൾ വ്യാഖ്യാനത്തിൽ കാണുക വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട് അവരുടെ നാവുകളെ, നാവുകൾകൊണ്ട് കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പ--റഞ്ഞും)-കൊണ്ടും മതത്തിൽ, മതത്തെപ്പറ്റി അവർ പറഞ്ഞിരുന്നെങ്കിൽ സമി-അ്നാ (ഞങ്ങൾ കേട്ടു) എന്ന് അത്വ-അ്നാ (ഞങ്ങൾ അനുസരിച്ചു) എന്നും ഇസ്മ-അ് (കേൾക്കണം) എന്നും ഉൻള്വുർനാ (ഞങ്ങളെ നീ ഗൗനിക്കണം)എന്നും ل ان َ അതാകുമായിരുന്നു خ َ ير ْ ً ا ഗുണം, ഉത്തമം ْ ُ ل َ അവർക്ക് കൂടുതൽ ചൊവ്വായ (നേരെയുള്ളതും) എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു ُ َّ اللها അല്ലാഹു അവരുടെ അവിശ്വാസം നിമിത്തം അതിനാൽ അവർ വിശ്വസിക്കയില്ല ق َ ل ِ يلا إ ِ لا അല്പമല്ലാതെ യഹൂദികളെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി കൽപിച്ചുകൂട്ടി സന്മാർഗം കൈവെടിഞ്ഞു ദുർമാർഗം സ്വീക -രിച്ചതിനെ ഉദ്ദേശിച്ചാണ് അവർ ദുർമാർഗം വാങ്ങി എന്നു പറയുന്നത്. സത്യവിശ്വാസികളുടെ കഠിനശത്രുക്കളും, അവർ വഴിപിഴച്ചു കാണുവാൻ വളരെ ആഗ്രഹമുള്ളവരുമാണവർ. ഈ യാഥാർത്ഥ്യം അല്ലാഹുവിന് നന്നായി അറിയാം. ആകയാൽ സത്യവിശ്വാസികൾ ഒരിക്കലും അവരെ വിശ്വസിക്കുകയും അവരെ മിത്രങ്ങളും സഹായകരുമായി ഗണിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളെ സഹായിക്കുവാനും ര ക്ഷിക്കുവാനും അല്ലാഹുതന്നെ ധാരാളം മതി. എന്നൊക്കെ ആദ്യത്തെ വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ ഉൽബോധിപ്പിക്കുകയാണ്. അനന്തരം, യഹൂദികളുടെ മ നഃസ്ഥിതി എത്രത്തോളം കളങ്കം നിറഞ്ഞതും, അവരുടെ സ്വഭാവം എത്രകണ്ട് ദുഷിച്ചതുമാണെന്ന് കാണിക്കുന്ന അവരുടെ ചില സമ്പ്രദായങ്ങൾ ചൂണ്ടിക്കാട്ടുന്നു. അത്, അവർ വാ ക്കുകളെ യഥാസ്ഥാനങ്ങളിൽനിന്ന് തെറ്റിക്കുന്നു. അതായത്, വേദഗ്രന്ഥത്തിലെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുന്നു. അല്ലെങ്കിൽ അതിന്റെ ചില വാക്കുകൾ മാറ്റി തൽസ്ഥാനത്ത് തങ്ങളുടെ ഇച്ഛക്ക് യോജിക്കുന്ന വേറെ ചില വാക്കുകൾ പാതുജനങ്ങളെ വഞ്ചിക്കുന്നു. ഇതിന്റെ കർത്താക്കൾ അവരിലുള്ള പണ്ഡിതന്മാരായിരിക്കും. (2: 75, 79) ചിലപ്പോൾ, നബിയിൽ നിന്നും കേൾക്കുന്ന വാക്കുകളെ മാറ്റിമറിക്കലും, ദുർവ്യാഖ്യാനം ചെയ്യലും അവരുടെ പതിവായിരുന്നു. മറ്റൊരു സമ്പ്രദാ യം ഇതാണ്: പ്രത്യക്ഷത്തിൽ കേട്ടാൽ നല്ലതും വേണ്ടപ്പെട്ടതുമാണെന്ന് തോന്നിക്കുന്നതും, യഥാർത്ഥത്തിൽ കപടവും കൗടില്യവും നിറഞ്ഞതുമായ ചില വാക്കുകൾ അവർ നബി - യുടെ നേരെ പ്രയോഗിക്കും, ഇതിന് മൂന്നു ഉദാഹരണങ്ങളും അല്ലാഹു എടുത്തു കാണിക്കുന്നു:- (1) (സമി-അ്നാ, ഞങ്ങൾ കേൾക്കുക -യും, അനുസരണക്കേട് കാണിക്കുകയും ചെയ്തിരിക്കുന്നു - കട്ടെങ്കിലും അനുസരിക്കുവാൻ തയ്യാറില്ല - എന്നർത്ഥം. സത്യവിശ്വാസികളെ നബി വല്ലതും ഉപദേശിമ്പോൾ അവർ (ഞങ്ങൾ കേട്ടു, അനുസരിച്ചു) എന്ന് പറയാറുള്ളതിന്റെ സ്ഥാനത്താണ് അവർ ഇത് പറയുക. ഒന്നുകിൽ, (കേട്ടു) എന്ന വാക്ക് ഉറക്കെയും (എതിരു പ്രവൃത്തിച്ചു) എന്ന വാക്ക് പതുക്കെയുമായിരിക്കും പറയുക. അല്ലെങ്കിൽ, എന്നാണെന്നു തോന്നിപ്പിക്കുമാറ് നാവൊന്നു വളച്ചുതിരിച്ചായിരിക്കും എന്ന് പറയുന്നത്. ഒരു പക്ഷേ - ചില വ്യാഖ്യാതാക്കൾ പറയുന്ന -തുപോലെ - നാവുകൊണ്ട് അനുസരണം കാണിക്കുമെങ്കിലും പ്രവൃത്തിമൂലം വി പരീതം കാണിക്കുമെന്ന അർഥത്തിൽ അല്ലാഹു ഉദ്ധരിച്ചതായിരിക്കാം ആ വാക്ക് എന്നും വ രാം. (അല്ലാഹുവിനറിയാം). (2) (ഇസ്മ-ഉ് ഗ്വൈറമുസ്മ-ഇൻ) പ്രശംസക്കും, പരിഹാസത്തി നും കൊള്ളാവുന്ന രണ്ടർത്ഥങ്ങൾ ഈ വാക്കിനു വരാം. അതായത് "കേൾക്കണം, കേൾക്കുവാൻ പറ്റാത്തതൊന്നും കേൾക്കുവാൻ ഇടവരാതിരിക്കട്ടെ' എന്നിങ്ങിനെ നന്മക്കുവേണ്ടിയുള്ള ഒരു പ്രാർഥനാ രൂപത്തിലും, "കേൾക്കുക, കേൾക്കുവാൻ സാധിക്കുമാറാകാതിരിക്കട്ടെ' എന്നിങ്ങിനെ തിന്മക്കുവേണ്ടിയുള്ള പ്രാർഥനാരൂപത്തിലും. രണ്ടാമത്തെ ഉദ്ദേശ്യത്തിലാണ് ആ ശപിക്കപ്പെട്ടവർ നബിയോട് അത് പറയാറുള്ളത്. ഇതിൽ ْ َ ع ْ ا (കേൾക്കണം) എന്ന വാക്ക് മാത്രം പറയുമ്പോൾ ഈ ദ്വയാർത്ഥം വരികയില്ല. (3) (റാ-ഇനാ) "ഞങ്ങളെ ഗൗനിക്കണം' എന്നും, "വിഡ്ഢി' എന്നും അർഥം വരാവുന്ന വാക്കാണിത്. പ്രത്യക്ഷത്തിൽ മര്യാദ തോന്നിക്കുന്നതും , യഥാർഥത്തിൽ ദുരുദ്ദേശ്യപൂർവ്വവുമാണിത് അവർ പറയുക. (ഇതിനെപ്പറ്റി 2 : 104 ൽ മുമ്പു വിവരിച്ചിട്ടുള്ളതാണ്.) ഇതെല്ലാം സന്ദർഭമനുസരിച്ചു തന്ത്രപൂർവ്വം വളച്ചുതിരിച്ചും, താളമൊപ്പിച്ചും തട്ടിവിടുകയാണവർ ചെയ്യുക. നബിയെയും ഇസ്ലാമിനെയും പരിഹസിച്ചു സ്വയം തൃപ്തി അടയലാണ് അവരുടെ ലക്ഷ്യം. അതിനെപ്പറ്റിയാണ് (അവരുടെ നാവുകളെ വളച്ചൊടിച്ചും, മതത്തിൽ കുത്തിപ്പറഞ്ഞും കൊണ്ട്) എന്ന് പറഞ്ഞത്. ഒന്നാമത്തെ വാക്കിൽ (ഞങ്ങൾ അനുസരണക്കേട് കാണിച്ചു) എന്നതിന്റെ സ്ഥാനത്തു (അനുസരിച്ചു) എന്നാക്കുകയും, രണ്ടാമത്തേതിൽ എന്നു പറയാതെ ْ َ ع ْ ا (കേൾക്കണം) എന്നു മാത്രം. പറയുകയും, മൂന്നാമത്തേതിനു പകരം (ഞങ്ങളെ ഗൗനിക്കണം) എന്നാക്കുകയുമായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അതവർക്ക് തന്നെ ഗുണമാ -യിത്തീരുകയും, നേർക്കുനേരെയുള്ള വാക്കായിത്തീരുകയും ചെയ്യുമായിരുന്നു. അത് സത്യവിശ്വാസത്തിന്റെ ലക്ഷണവും, നബിയോടും സത്യമതത്തോടുമുള്ള ആദരവുമാണല്ലോ. പക്ഷേ, ആ അതിനു തുനിയുന്നു?! അവരുടെ സത്യനി -ഷേധത്തിന്റെയും അവിശ്വാസത്തിന്റെയും കാഠിന്യം നിമിത്തം അല്ലാഹുവിന്റെ ശാപകോ -പത്തിനു പാത്രമായവരാണല്ലോ അവർ. ആകയാൽ, അവരെപ്പറ്റി അവർ സത്യവിശ്വാസം സ്വീകരിക്കുമെന്ന പ്രതീക്ഷക്ക് അവകാശമേ ഇല്ല. ഏതോ അല്പം ചില വ്യക്തികളി ൽ കവിഞ്ഞു ആരും അവരിൽ നിന്ന് വിശ്വസിക്കുവാൻ പോകുന്നില്ല. അല്ലെങ്കിൽ , നയപൂർവ്വം ചിലരിൽനിന്ന് സത്യവിശ്വാസത്തിന്റെ പ്രകടനങ്ങൾ മാത്രം കേണ്ടക്കാം. അതിനപ്പറം അവരിൽനിന്ന് ഒന്നും, പ്രതീക്ഷിക്കേണ്ടതില്ല എന്നു കൂടി അല്ലാഹു അറിയിക്കുന്നു.
4:47–48يَـٰٓأَيُّهَا ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ ءَامِنُواْ بِمَا نَزَّلۡنَا مُصَدِّقٗا لِّمَا مَعَكُم مِّن قَبۡلِ أَن نَّطۡمِسَ وُجُوهٗا فَنَرُدَّهَا عَلَىٰٓ أَدۡبَارِهَآ أَوۡ نَلۡعَنَهُمۡ كَمَا لَعَنَّآ أَصۡحَٰبَ ٱلسَّبۡتِۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولًا
إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشۡرِكۡ بِٱللَّهِ فَقَدِ ٱفۡتَرَىٰٓ إِثۡمًا عَظِيمًا
(47) ഹേ, (വേദ)-ഗ്രന്ഥം നൽകപ്പെട്ടവരേ, നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് നാം അവതരിപ്പിച്ചിട്ടുള്ളതിൽ വിശ്വസിക്കുവിൻ; ചില മുഖങ്ങളെ നാം തുടച്ചുനീക്കി അവയെ അവയുടെ പിൻവശങ്ങളിലാക്കിത്തീർക്കുന്നതിനു മുമ്പായി, അല്ലെങ്കിൽ, ശബ്ബത്തിന്റെ ആൾക്കാരെ നാം ശപിച്ചതുപോലെ അവരെ(-യും) നാം ശപിക്കുന്നതിനു(-മുമ്പായി). അല്ലാഹുവിന്റെ കൽപന പ്രവർ ത്തനത്തിൽ വരുന്നതാകുന്നു. (48) നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും ചെയ്യും. ആർ അല്ലാഹുവിനോട് പങ്കു ചേർക്കുന്നുവോ അവൻ, തീർച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു. (47) َലا ഹേ യാതൊരു കൂട്ടരേ ഗ്രന്ഥം നൽകപ്പെട്ട آم ِ ن ُ وا നിങ്ങൾ വിശ്വസിക്കുവിൻ നാം അവതരിപ്പിച്ചതിൽ സത്യമാക്കി (-സ്ഥാപിച്ചു) കൊണ്ട് നിങ്ങളുടെ കൂടെ (കൈവശം) ഉള്ളതിനെ മുമ്പായി നാം തുടച്ചു കളയുന്ന (നീക്കുന്ന)-തിന് ചില മുഖങ്ങളെ എന്നിട്ട് അവയെ നാം ആക്കുന്ന (മടക്കുന്ന - തള്ളിക്കളയുന്ന)തിന് അവയുടെ പിൻവശങ്ങളിൽ, പിന്നിൽ അല്ലെങ്കിൽ നാമവരെ ശപിക്കുന്നതിന് നാം ശപിച്ചതു പോലെ الس ശബ്ബത്തിന്റെ ആൾക്കാരെ و َ ك َ ان َ -ആകുന്നു اللها അല്ലാഹുവിന്റെ കല്പന م َ ف ْ ع ُ ولا ചെയ്യപ്പെടുന്നത് പ്രവർത്തനത്തിൽ വരുന്നത് (48) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു പൊറുക്കുകയില്ല ശിർക്കു ചെയ്യപ്പെടുന്നത്, പങ്കു ചേർക്കപ്പെടുന്നത് ب ِ ه ِ അവനോട്, അവനിൽ അവൻ പൊറുക്കുകയും ചെയ്യും താഴെയുള്ളത്, പുറമെയുള്ളത് ذ َ ل ِ ك َ അതിന്റെ അവൻ ഉദ്ദേശിക്കുന്നവർക്ക് ആരെങ്കിലും പങ്കു ചേർക്കുന്നതായാൽ ِ َّ اللها ِ ب അല്ലാഹുവോട് തീർച്ചയായും അവൻ കെട്ടിയുണ്ടാക്കി, ചമച്ചുണ്ടാക്കി പാപം, കുറ്റം വമ്പിച്ചതായ (നാം അവതരിപ്പിച്ചത്) കൊണ്ടുദ്ദേശ്യം ക്വുർ-ആനാകുന്നു. ക്വുർ-ആൻ മുൻവേദ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ചതിന്റെ താൽപര്യം അൽബക്വറഃ 41 ന്റെയും, ആലു-ഇംറാൻ : 2 ന്റെയും വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. ക്വുർ-ആനിൽ വിശ്വസിക്കാത്ത പക്ഷം, നിങ്ങളുടെ മുഖങ്ങൾ മുൻഭാഗത്തുനിന്ന് തുടച്ചുനീക്കി പിൻഭാഗത്തേക്ക് ആക്കുകയോ, അല്ലെങ്കിൽ ശബ്ബത്തിന്റെ ആൾക്കാരെ ശപിച്ച പ്രകാരം ശപിക്കുകയോ ചെയ്തേക്കുമെന്നും, അതിന് ഇട വരുത്താതിരിക്കുകയാണ് നല്ലതെന്നും, അല്ലാഹു നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന ഏത് കാര്യവും നടപ്പിൽ വരുക തന്നെ ചെയ്യുമെന്നും അല്ലാഹു യഹൂദികളെ താക്കീത് ചെയ്യുന്നു . ശബ്ബത്തിന്റെ ആൾക്കാരെയും, അവരെ കുരങ്ങുകളാക്കി കോലം മറിച്ചതിന്റെയും വിവരം അൽബക്വറഃ : 65 ൽ കഴിഞ്ഞു പോയിട്ടുണ്ട്. 163 - 166 ൽ കൂടുതൽ വിവരം വരുന്നുമുണ്ട്. ഈ രണ്ടിലൊരു കാര്യം ഈ ജീവിതത്തിൽ തന്നെ വേണമെങ്കിൽ നിങ്ങ ളെ അനുഭവിപ്പിക്കുവാൻ അല്ലാഹുവിനു കഴിയും, ശബ്ബത്തുകാരിൽ സംഭവിച്ചത് നിങ്ങൾക്കറിയാമല്ലോ എന്നായിരിക്കും ഈ താക്കീതിന്റെ സാരം. അല്ലെങ്കിൽ, ഇഹ -ത്തിൽവെച്ച് ശബ്ബത്തുകാർക്കുണ്ടായ അനുഭവം നിങ്ങൾക്ക് ഇഹത്തിൽ അനുഭവിപ്പിക്കുക -യും, ക്വിയാമത്ത് നാളിൽ നിങ്ങളുടെ മുഖം പിന്നോട്ടാക്കി ശിക്ഷിക്കുകയും ചെയ്യുന്നതാണെന്ന് നിങ്ങൾ ഓർത്തിരിക്കണമെന്നും സാരമായിരിക്കാവുന്നതാണ്. മുഖം പിന്നോട്ടാക്കൽ ക്വിയാമത്ത് നാളിൽ ഉണ്ടാവാൻ പോകുന്ന സംഭവമാണെന്ന് ഇമാം റാ സീ(-റ) ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അതിന് ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അലങ്കാര രൂപത്തിലുള്ള ഒരു പ്രയോഗമാണ് അതെന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. നിങ്ങൾ വിശ്വസിക്കാത്തപക്ഷം, ഇന്നത്തെക്കാൾ നിന്ദാവഹമായ ഒരവസ്ഥയിലേക്ക് അല്ലാഹു നിങ്ങളെ എത്തിക്കുമെന്നോ, നിങ്ങളിപ്പോൾ സ്ഥിതി ചെയ്യു ന്ന ഹിജാസിൽ നിന്ന് നിങ്ങളെ കെട്ടുകെട്ടിച്ചു നിങ്ങളുടെ പഴയസ്ഥാനമായ സിറിയായിലേക്ക് ഓടിപ്പോകുവാൻ നിങ്ങളെ നിർബ്ബന്ധിതരാക്കുമെന്നോ ഉള്ള സൂചനയായിരിക്കും അപ്പോൾ അതിലുള്ളത്. ملعا ّ اللها തുടർന്നുകൊണ്ട് ശിർക്കിനെ അല്ലാഹു പൊറുക്കുകയില്ലെന്നും, അതിന് താഴെയുള്ള ഏത് പാപങ്ങളും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ കാടുക്കുമെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സത്തയിലോ, പ്രവൃത്തികളിലോ, അധികാരാവകാശങ്ങളിലോ, ഗുണവിശേഷങ്ങളി ലോ മറ്റാർക്കെങ്കിലും പങ്കോ സമത്വമോ കൽപിക്കലാണ് ശിർക്ക്. ശിർക്ക് അല്ലാഹു പൊറുക്കുകയില്ലെന്ന് ക്വുർ-ആനും ഹദീഥും അസന്ദിഗ്ദ്ധമായി ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ് . താഴെ 116-ാം വചനത്തിലും ഇതേ വാക്കുകൾ അല്ലാഹു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. യഹൂദികളെ സംബന്ധിച്ചിടത്തോളം, അവർ മുശ്രിക്കുകൾ എന്ന പേരി ൽ സാധാരണ അറിയപ്പെടാറില്ലെങ്കിലും ശിർക്കുപരമായ പല കാര്യങ്ങളും അവരിൽ നിലവിലുണ്ട്. രണ്ടു കാര്യങ്ങൾ അവരെപ്പറ്റി ക്വുർ-ആൻ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഉസൈർ (അ) അല്ലാഹുവിന്റെ പുത്രനാണെന്നുള്ള അവരുടെ വാദവും, അവർ തങ്ങളു ടെ പുരോഹിത പണ്ഡിതന്മാരെ റബ്ബുകളാക്കി വെച്ചതും, അഥവാ അവരുടെ വിധിവിലക്കുകളെ അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് സമമാക്കിയതും. ക്രിസ്ത്യാനികളാണെങ്കിൽ, ഈസാ (-അ) അല്ലാഹുവിന്റെ പുത്രനാണെന്നതാണ് അവർ തങ്ങളുടെ മതത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തെ -ക്കുറിച്ചു പറയുകയാണെങ്കിൽ, കാലക്രമത്തിൽ അവരിൽ കടന്നുകൂടിയ ശിർക്കുപരമായ അന്ധവിശ്വാസങ്ങളും, ദുരാചാരങ്ങളും എത്രയാണെന്ന് പറയുവാൻ തന്നെ പ്രയാസമായിത്തീ ർന്നിരിക്കുകയാണ്. അല്ലാഹുവിൽ ശരണം! ശിർക്കല്ലാത്ത പാപങ്ങൾ - അവ എത്ര വമ്പിച്ചതായാലും - അല്ലാഹു പൊ റുത്തേക്കാമെന്ന് അല്ലാഹു അറിയിക്കുന്നു. പാപം പൊറുക്കൽ അവന്റെ ഒരു ഔദാര്യം മാത്രമാകുന്നു. അതവന്റെ ഒരു കടമയല്ല. അതുകൊണ്ടാണ് പാപങ്ങളി ൽനിന്നു ഖേദിച്ചു മടങ്ങുവാനും, പ്രസ്തുത ഔദാര്യത്തിനു വേണ്ടി - പാപമോചനത്തിനുവേണ്ടി - പ്രാർഥിക്കുവാനും കൽപിക്കപ്പെട്ടിരിക്കുന്നത്. ആർക്കെല്ലാമാണ് പൊറുത്ത് കൊടുക്കേണ്ടത്, ആരാണ് അതിന് അർഹതയുള്ളവർ എന്നൊക്കെ അല്ലാഹുവിന് അറിയാമല്ലോ. അതുകൊണ്ടാണ് ശിർക്കല്ലാത്ത പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നു മൊത്ത -ത്തിൽ പറഞ്ഞു മതിയാക്കാതെ അവൻ ഉദ്ദേശിക്കുന്നവർക്ക് എന്നു കൂടി പറഞ്ഞിരിക്കുന്നത്. ശിർക്കിനെ സംബന്ധിച്ചിടത്തോളം, അതിൽനിന്നു വി രമിച്ചു തൗഹീദിലേക്ക് മടങ്ങുന്നത്കൊണ്ടല്ലാതെ ഖേദിച്ചതു പാപമോചനം തേ - അതിൽ നിന്നു രക്ഷയില്ല. ശിർക്കിലായി മരണപ്പെട്ടാൽ കാലാകാലം നരകശിക്ഷയായിരിക്കും അനുഭവപ്പെടുക. തൗഹീദിൽ മരണപ്പെടുകയും , പാപികളായിരിക്കുകയും ചെയ്യുന്നവർ - അവർ അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനത്തിന് അർ ഹരാകാത്തപക്ഷം - അവരുടെ പാപങ്ങൾക്കനുസരിച്ച ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്നതും അതിനുശേഷം അവർക്ക് സ്വർഗപ്രവേശം നൽകപ്പെടുന്നതുമാകു -ന്നു. ക്വുർ-ആനിൽനിന്നും, നബിവചനങ്ങളിൽനിന്നും സ്പഷ്ടമായി അറിയപ്പെട്ടതാണ് ഇതെല്ലാം. അബൂദർറിൽ ഗിഫാരീ(-റ)-യിൽ നിന്നും രേഖപ്പെടുത്തപ്പെട്ട ഒരു പ്രസിദ്ധ ഹദീഥിന്റെ സാരം ഇങ്ങനെയാണ്:- اللها (അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല) എന്നു പറഞ്ഞ ഒരു അടിയാനും പിന്നീട് അതേ പ്രകാരത്തിൽ മരണപ്പെ -ട്ടാൽ, അവൻ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല. എന്ന് എന്നോട് നബി പറയുകയുണ്ടായി. ഞാൻ ചോദിച്ചു: "അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലു മോ?' തിരുമേനി പറഞ്ഞു:' (അതെ) അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും.' ഞാൻ വീണ്ടും അതേ ചോദ്യം ചോദിച്ചു. തിരുമേനി അതേ ഉത്തരം ആവർത്തിച്ചു. നാലാമത്തെ പ്രാവശ്യം തിരുമേനി: "അബൂദർറിനു അനിഷ്ടമായാലും ശരി, (അതങ്ങിനെത്തന്നെ.)' എന്നു -കൂടി പറഞ്ഞു.' ബുഖാരി, മുസ്ലിം(-റ) തുടങ്ങിയ ഹദീഥു പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയതാണ് ഈ ഹദീഥ്. ഈ ആശയം കുറിക്കുന്ന വേറെയും പല ഹദീഥുകൾ കാണാവുന്നതാണ്. ഈ ഹദീഥ് ഉദ്ധരിക്കുമ്പോഴൊക്കെ റസൂൽ പറഞ്ഞ ആ വാക്ക് -"അബൂദർറിന്നു അനിഷ്ടമായാലും ശരി' എന്ന വാക്ക്കൂടി അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും രിവായത്ത് ചെ യ്യപ്പെട്ടിരിക്കുന്നു. ഒരു യാഥാർഥ്യം ഇവിടെ ഉണർത്തേണ്ടിയിരിക്കുന്നു. اللها എന്ന വാക്യം നാവുകൊണ്ട് പറയുകയോ അതിന്റെ അർഥം അറിയുകയോ ചെയ്താ ൽ പിന്നെ എന്തു തെറ്റുകുറ്റവും ചെയ്യാമെന്നും, സ്വർഗം സുനിശ്ചിതമാണെന്നും , ശിക്ഷക്കപ്പെടുകയില്ലെന്നുമൊക്കെ - ഇതുപോലെയുള്ള ചില ഹദീഥുകളുടെ പേരിൽ - അന്ധവിശ്വാസികളും വിഡ്ഢികളുമായ ചില ആളുകൾ ധരിക്കാറും വ്യാഖ്യാനിക്കാറുമുണ്ട്. അതിൽനിന്ന് മുതലെടുത്തുകൊണ്ട് ഹദീഥിന്റെ പ്രാമാണ്യതയെ നിഷേധിക്കു ന്ന ചില സ്ഥാപിത താൽപര്യക്കാർ അത്തരം ഹദീഥുകളെ പുച്ഛവും പരിഹാസ്യവുമായി ചിത്രീകരിക്കാറുമുണ്ട്. ഇത് രണ്ടും തനി കള്ളവും വാസ്തവ വിരുദ്ധവുമാണെന്ന് തീർത്തു പറയാവുന്നതാണ്. ഇല്ലല്ലാഹു' എന്നു പറയുകയും, പിന്നീട് അതേ പ്രകാരത്തിൽ മരണപ്പെടുകയും ചെയ്താൽ اللهلاا എന്ന് നബി പറഞ്ഞ ആ വാക്കിൽനിന്നുതന്നെ ഇപ്പറഞ്ഞത് വ്യക്തമാണ്. തൗഹീദിൽ വിശ്വസിച്ച് തൗഹീദിൽതന്നെ മരണപ്പെട്ടാൽ എന്നാണല്ലോ ഇതിന്റെ അർഥം. ആ അടിയാൻ ന രകത്തിൽ തീരെ പ്രവേശിക്കുകയില്ലെന്നോ, അവന് ശിക്ഷയൊന്നും ഉണ്ടാകു -കയില്ലെന്നോ നബി പറഞ്ഞിട്ടില്ല. അവൻ സ്വർഗത്തിൽ പ്രവേശിക്കും الج َ ن َّ ة ) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ശിർക്ക് ചെയ്യാത്ത പക്ഷം മറ്റുള്ള പാപങ്ങളുടെ ശിക്ഷ കഴിഞ്ഞാൽ പിന്നീട് രക്ഷ കിട്ടുമെന്നും, സ്വർഗപ്രവേശം ലഭിക്കുമെന്നുമാണ് ആ പറഞ്ഞ -തിന്റെ സാരം. ഇതു വേറെ ഹദീഥുകളിൽ നിന്ന് കൂടുതൽ വ്യക്തമായി അറിയപ്പെട്ടി -ട്ടുള്ളതുമാണ്. അതേ സമയത്ത് പാപങ്ങൾ വർദ്ധിക്കുന്തോറും - അവയിൽനന്ന് പശ്ചാത്തപിച്ചു മടങ്ങാത്ത പക്ഷം - അത് ഈമാനിന് (സത്യവിശ്വാസത്തിന്) നഷ്ടം വരു -ത്തിക്കൊണ്ടിരിക്കുകയും അവസാനം നിശ്ശേഷം അത് നശിക്കുവാൻ കാരണമായിത്തീരുകയും ചെയ്യുമെന്ന യാഥാർഥ്യം കൂടി ക്വുർ-ആനിൽനിന്നും, ഹദീഥിൽനിന്നും, അറിയപ്പെട്ടതാകുന്നു.
4:49–50أَلَمۡ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ يُزَكِّي مَن يَشَآءُ وَلَا يُظۡلَمُونَ فَتِيلًا
ٱنظُرۡ كَيۡفَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَكَفَىٰ بِهِۦٓ إِثۡمٗا مُّبِينًا
(49) തങ്ങളുടെ (സ്വന്തം) ദേഹങ്ങളെ പരിശുദ്ധപ്പെടുത്തുന്ന ധ ആത്മപ്രശംസ -നടത്തുന്ന പ വരെ നീ (നോക്കി)ക്കണ്ടില്ലേ? പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുകയത്രെ ചെയ്യുന്നത്. അവരോട് ഒരു തരിമ്പിട (പോലും) അനീതി ചെയ്യപ്പെടുന്നതുമല്ല. (50) നോക്കുക: എങ്ങിനെയാണവർ അല്ലാഹുവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുന്നത്? അത് (തന്നെ) മതി, സ്പഷ്ടമായ കുറ്റമായിട്ട്! (49) കണ്ടില്ലേ, നോക്കുന്നില്ലേ യാതൊരു കൂട്ടരെ, കൂട്ടരിലേക്ക് പരിശുദ്ധപ്പെടുത്തുന്ന തങ്ങളുടെ ദേഹങ്ങളെ, സ്വന്തങ്ങളെ (സ്വയം) ُ َّ اللها ِ ل َ ب എങ്കിലും (പക്ഷേ) അല്ലാഹു പരിശുദ്ധപ്പെടുത്തുന്നു അവൻ ഉദ്ദേശിക്കുന്നവരെ അവർ അക്രമിക്കപ്പെടുകയില്ല., അനീതി കാണിക്കപ്പെടുകയില്ല ف َ ت ِ يلا തരിമ്പിട, ഒരു ആരളവും (50) ان ْ ظ ُ ر ْ നോക്കുക ك َ ي ْ ف َ എങ്ങിനെയാണ് അവർ കെട്ടിച്ചമക്കുന്നു ِ َّ اللها َ 4 ع َ അല്ലാഹുവിന്റെ മേൽ, അല്ലാഹുവിനെപ്പറ്റി വ്യാജം അതു(-തന്നെ)-മതി കുറ്റമായിട്ട്, കുറ്റം സ്പഷ്ടമായ, വ്യക്തമായ. ഈത്തപ്പനക്കുരുവെ പൊതിഞ്ഞു നിൽക്കുന്നതും, ഉണങ്ങിയ ഉള്ളിത്തൊ -ലിപോലെയുള്ളതുമായ നേരിയ പാടക്ക് (ക്വിത്വ്മീർ)-എന്നും, അതിന്റെ മുതുക് ഭാഗത്തു ഒരു കുത്തുപോലെ കാണാവുന്ന കുഴിക്ക് ن َ ق ِ ير (നക്വീർ)-എന്നും, അതിന്റെ പള്ളഭാഗത്തുണ്ടാകുന്ന ചാലിൽ സ്ഥിതി ചെയ്യുന്ന നേരിയ നാരുപോലെയുള്ള തിരിക്കു ف َ ت ِ يل (ഫതീൽ) എന്നും പറയപ്പെടുന്നു. വളരെ തുച്ഛം എന്ന അർഥത്തിൽ - " തരിമ്പിട, കടുകളവ്' എന്നൊക്കെ മലയാളത്തിൽ പറയപ്പെടാറുള്ളതുപോലെ - ഈ മൂന്നു വാക്കുകളും അറബിയിൽ ഉപയോഗിക്കപ്പെടുന്നു. സൂ: ഫാത്വിർ 13 ൽ ആദ്യത്തേത് ഈ സൂറത്ത് 53 ലും മറ്റും രണ്ടാമത്തെതും, ഈ വചനത്തിലും മറ്റും മൂന്നാമത്തേതും ക്വുർ-ആനിൽ അതേ അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിന്റെ മക്കളും, സ്നേഹപാത്രങ്ങളുമാണ്, ഞങ്ങളല്ലാ തെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, ഞങ്ങൾ പാപരഹിതരാണ് നയുള്ള വേദക്കാരുടെ ആത്മപ്രശംസകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. പരിശുദ്ധരെന്നു സ്വയം പ്രശംസിച്ചതുകൊണ്ട് ആരും പരിശുദ്ധരാകുകയില്ല. അല്ലാഹു പരി -ശുദ്ധരാക്കിയവർ മാത്രമേ പരിശുദ്ധരാകൂ. അവനാകട്ടെ, ആരോടും അനീതിയോ പക്ഷഭേദമോ കാണിക്കുകയില്ല. ആരാണ് പരിശുദ്ധരാക്കപ്പെടുവാൻ അർഹരെന്നും അല്ലാത്തവരെന്നും അവന്നറിയാം. അതനുസരിച്ച് അവൻ പ്രവർത്തിക്കുകയാണ് ചെയ്യുക എന്നു സാ രം. ആത്മപ്രശംസ സ്വതവേതന്നെ ഒരു തെറ്റാണ്. അതോടുകൂടി, അല്ലാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിപ്പറഞ്ഞുകൊണ്ടു കൂടിയാകുമ്പോൾ, അത് അങ്ങേ-അറ്റം കടുത്തതും ധിക്കാരം നിറഞ്ഞതുമായിരിക്കുമല്ലോ. അതാണ് (വ്യക്തമായ കുറ്റമായി അതുതന്നെ മതി!) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. വിഭാഗം - 8
4:51–52أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَـٰٓؤُلَآءِ أَهۡدَىٰ مِنَ ٱلَّذِينَ ءَامَنُواْ سَبِيلًا
أُوْلَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُۖ وَمَن يَلۡعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا
(51) വേദഗ്രന്ഥത്തിൽ നിന്ന് ഒരംശം നൽകപ്പെട്ടിട്ടുള്ളവരെ നീ (-നോക്കി) ക്കണ്ടില്ലേ? - അവർ "ജിബ്ത്തി'ലും, "ത്വാഗൂത്തി'ലും ധ ക്ഷുദ്രമായതിലും ദുർമൂർത്തിയിലും പ വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവർ പറയുകയും ചെയ്യുന്നു: "ഇക്കൂട്ടർ വിശ്വസിച്ചവരെക്കാൾ കൂടുതൽ നേർമാർഗം പ്രാപിച്ചവരാണ്' എന്ന്! (52) അക്കൂട്ടരത്രെ, അല്ലാഹു ശപിച്ചിട്ടുള്ളവർ. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന് ഒരു സഹായകനെയും നീ കണ്ടെത്തുകയേ ഇല്ല. (51) കണ്ടില്ലേ, യാതൊരു കൂട്ടരിലേക്ക് أ ُ وت ُ وا അവർക്ക് കൊടുക്കപ്പെട്ടു ഒരംശം, പങ്ക് ഗ്രന്ഥത്തിൽനിന്ന് അവർ വിശ്വസിക്കുന്നു ജിബ്ത്തിൽ (ക്ഷുദ്രമായതിൽ) و َ الط ّ َ اغ ُ وت ِ ത്വാഗൂത്തിലും (ദുർമൂർത്തിയിലും) അവർ പറയുകയും ചെയ്യുന്നു അവിശ്വസിച്ചവരെക്കുറിച്ച് ه َ ؤ ُ لاء ِ ഇക്കൂട്ടർ അധികം നേർമാർഗികളാണ്, നേരായുള്ളവരാണ് വിശ്വസിച്ചവരെക്കാൾ س َ ب ِ يلا വഴി, മാർഗത്താൽ (52) അക്കൂട്ടർ ا ّ َ ِ ين َ യാതൊരുവത്രെ അവരെ ശപിച്ചിരിക്കുന്നു ُ َ ّ اللها അല്ലാഹു و َ م َ ن ْ ആരെ(-യെങ്കിലും) ُ َ ّ اللها -അല്ലാഹു ശപിക്കുന്ന(-തായാൽ) എന്നാൽ നീ കെണ്ടത്തുന്നതേയല്ല ُ َ അവന് ഒരു സഹായകനെ(-യും) ഒരു നന്മയുമില്ലാത്ത മിഥ്യയായത്, ഒന്നിനും കൊള്ളാത്തത്, ദു ഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അർഥം നൽകാവുന്ന പദമാണ് ج ِ ب َ ت ْ (ജിബ്ത്ത്). സിഹ്ർ(-ആഭിചാരം), ആഭിചാരി, പ്രശ്നം നോക്കൽ, പ്രശ്നക്കാരൻ, വിഗ്രഹം ആദിയായ അടിസ്ഥാനരഹിതങ്ങളായ പലതിനും "ജിബ്ത്ത്' എന്ന് പറയപ്പെടാറുണ്ട്. ശകുനം നോക്കലും, പ്രശ്നം വെക്കലും, പക്ഷി ലക്ഷണവും ജിബ്ത്തിൽ പെട്ടതാണ്' എന്ന് ഒരു ഹദീഥിലും വന്നിരിക്കുന്നു. (അ.) ط ّ َ اغ ُ وت (ത്വാഗൂത്ത്) എന്ന വാക്കിന്റെ അർഥങ്ങളെപ്പറ്റി അൽബക്വറഃ 256 ന്റെ വ്യാഖ്യാനത്തിൽ മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അനു -സരണക്കേടിൽ അതിര് കവിഞ്ഞ എല്ലാ ധിക്കാരികൾക്കും, പിശാചുക്കൾക്കും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കൾക്കും ആ വാക്ക് അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഹയ്യുബ്നു അക്വ്ത്വബ്, അശ്റഫ് മുതലായ യഹൂദീ ത ലവന്മാർ മുസ്ലിംകൾക്ക് എതിരിൽ ക്വുറൈശികളെ കൂട്ടുപിടിച്ച് ഒരു വ ൻസഖ്യം സ്ഥാപിക്കുവാൻ വേണ്ടി മക്കായിൽ വന്നു. സംസാരം നടക്കവെ, നിങ്ങളും മുഹമ്മദും വേദക്കാരാണ്, ഞങ്ങൾക്ക് വേദമില്ല, ആ സ്ഥിതിക്ക് ഞങ്ങൾ നിങ്ങളെ എങ്ങിനെ വിശ്വസി ക്കും? എന്ന് ക്വുറൈശികളുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായി. നിങ്ങ -ളെയും മുഹമ്മദിനെയും സംബന്ധിച്ച് ഒരു വിവരണം നൽകണമെന്ന് യഹൂദികളും ആവശ്യെ പ്പട്ടു. കുടുംബം പാലിക്കുക, ഹാജ്ജുമാർക്ക് ആതിഥ്യം നൽകുക, ശുശ്രൂഷണം ആദിയായ തങ്ങളുടെ ആചാരങ്ങളെയും ആക്ഷേപിക്കുക എന്നിങ്ങിനെയുള്ള അപരാധ -ങ്ങൾ നബി യെക്കുറിച്ചും അവർ വിവരിച്ചു. ഈ അവസരത്തിൽ, സത്യമായും , നിങ്ങളാണ് മുഹമ്മദിനെയും അവന്റെ ആൾക്കാരെയുംകാൾ ഉത്തമന്മാരും സന്മാർഗിക ളും എന്ന് ആ യഹൂദികൾ മുശ്രിക്കുകൾക്ക് സാക്ഷ്യം നൽകി. ഇതിനെപ്പറ്റിയാ ണ് ഈ വചനത്തിൽ സൂചിപ്പിച്ചിരിക്കുന്നതെന്ന് പല രിവായത്തുകളിൽ നിന്നും മന -സ്സിലാകുന്നു. ക്വുറൈശികളെ തൃപ്തിപ്പെടുത്തുവാനായി അവർ വിഗ്രഹങ്ങൾക്ക് സുജൂദ്െ ചയ്കയുണ്ടായെന്നും ചില രിവായത്തുകളിൽ കാണുന്നു ملعا ّ اللها . യഹൂദികളെ സംബന്ധിച്ചിടത്തോളം, സ്വാർഥങ്ങൾക്കു വേണ്ടി എന്തും ചെയ്വാൻ മടിക്കാത്തവരാണവർ. അതുകൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ കടുത്ത ശാപകോപങ്ങൾക്ക് അവർ പാത്രമായതും. ല്ലാഹു തുടർന്ന് പറയുന്നു:-
4:53–55أَمۡ لَهُمۡ نَصِيبٞ مِّنَ ٱلۡمُلۡكِ فَإِذٗا لَّا يُؤۡتُونَ ٱلنَّاسَ نَقِيرًا
أَمۡ يَحۡسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۖ فَقَدۡ ءَاتَيۡنَآ ءَالَ إِبۡرَٰهِيمَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَءَاتَيۡنَٰهُم مُّلۡكًا عَظِيمٗا
فَمِنۡهُم مَّنۡ ءَامَنَ بِهِۦ وَمِنۡهُم مَّن صَدَّ عَنۡهُۚ وَكَفَىٰ بِجَهَنَّمَ سَعِيرًا
(53) അതല്ല, അവർക്ക് രാജാധിപത്യത്തിൽനിന്നുംവല്ലപങ്കും ഉണ്ടോ?! എന്നാൾ ധ ഉണ്ടായിരുന്നെങ്കിൽ പ അപ്പോൾ, ഒരണുവോളം അവർ മനുഷ്യർക്ക് നൽകുകയില്ല. (54) അതല്ല, അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്നും മനുഷ്യർക്ക് നൽകിയിട്ടുള്ളതിന്റെ പേരിൽ അവർ അവരോട് അസൂയപ്പെടുകയാണോ?! എന്നാൽ, ഇബ്റാഹീമിന്റെ കുടുംബത്തിന് നാം വേദഗ്രന്ഥവും, വിജ്ഞാനവും നൽകുകയുണ്ടായിട്ടുണ്ട്; അവർക്ക് നാം വമ്പിച്ച രാജാധിപത്യവും നൽകിയിരിക്കുന്നു. (55) എന്നിട്ട്, അതിൽ വിശ്വസിച്ചവരും അവരിലുണ്ട്; അതിൽ നിന്ന് തിരിഞ്ഞു പോയവരും അവരിലുണ്ട്. കത്തിജ്ജ്വലിക്കുന്ന അഗ്നിയായി "ജഹന്നം' (നരകം) തന്നെ മതി! .ആ .ആ.ആ (53) ْ م َ أ അതോ, അതല്ല, അഥവാ ْ ُ ل َ അവർക്കു(-േണ്ടാ) ن َ ص ِ يب ٌ വല്ല അംശവും, പങ്ക് രാജത്വ(-രാജാധിപത്യം)-ത്തിൽ നിന്നു(-ള്ള) എന്നാലപ്പോൾ അവർ നൽകുകയില്ല الن ّ َ اس َ - മനുഷ്യർക്ക് ഒരു നക്വീറും, കുത്തും (അണുവോളം, ഒട്ടും) ധ 49-ാം വചനത്തിന്റെ വിവരണം നോക്കുക പ (54) അതല്ല അവർ അസൂയപ്പെടുന്നുവോ الن ّ َ اس َ മനുഷ്യരോട് യാതൊന്നിനെപ്പറ്റി ُ َ ّ اللها ദآت َ ا അല്ലാഹു അവർക്ക് നൽകിയ അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്ന് എന്നാൽ നാം നൽകിയിട്ടുണ്ട് ഇബ്റാഹീമിന്റെ കുടുംബത്തിന്ന്, കൂട്ടർക്ക് (വേദ)-ഗ്രന്ഥം വിജ്ഞാനവും, തത്വജ്ഞാനവും അവർക്ക് നാം നൽകുകയും ചെയ്തു രാജത്വം, രാജാധികാരം വമ്പിച്ച (55) എന്നിട്ട് അവരിലുണ്ട്, അവരിൽ നിന്ന് (ചിലർ) വിശ്വസിച്ചവർ (ഉണ്ട്) ب ِ ه ِ അതിൽ അവരിലുണ്ട് (ചിലർ) തിരിഞ്ഞു കളഞ്ഞവർ ع َ ن ْ ه ُ അതിനെ വിട്ട് ജഹന്നം(-തന്നെ) കത്തിജ്വലിക്കുന്ന അഗ്നിയായി യഹൂദികളുടെ ധനമോഹം, പിശുക്ക്, അസൂയ ആദിയായവയാ ണ് ചൂണ്ടിക്കാട്ടുന്നത്. അവർക്ക് ഇപ്പോൾ - ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് - ഭൂമിയിൽ എവിടെയും ഒരാധിപത്യമോ പ്രതാപമോ ഇല്ല. അവരുടെ അക്രമം കാ രണമായി അവർക്കുണ്ടായിരുന്ന പ്രതാപങ്ങളെല്ലാം അവർ കളഞ്ഞു കുളിച്ചിരിക്കു -കയാണ്. എനി വല്ലപ്പോഴും അവർക്ക് ആധിപത്യം കൈവന്നാൽ തന്നെയും മറ്റൊരു കൂട്ട ർക്ക് അവർ തരിമ്പുപോലും ഉപകാരം ചെയ്തുകൊടുക്കയില്ല. അവർക്കല്ലാ -തെ, മറ്റുള്ളവർക്ക് വല്ല അനുഗ്രഹവും ലഭിക്കുന്നപക്ഷം അവർ കടുത്ത അസൂയക്കാരുമാകു -ന്നു. ഈ അസൂയകൊണ്ടാണ് അവർ നബി യിലും ക്വുർ-ആനിലും വിശ്വസിക്കാത്തതും. അവരുടെ പൂർവ്വപിതാവായ ഇബ്റാഹീം നബി(-അ)-യുടെ കുടുംബ പരമ്പര -യിൽ പലർക്കും പ്രവാചകത്വവും, ദിവ്യ സന്ദേശവും, ഭരണാധിപത്യവുമൊക്കെ മുമ്പു സിദ്ധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും എല്ലാവരും വിശ്വസിക്കുകയുണ്ടായില്ല. ചില -ർ വിശ്വസിക്കുകയും ചിലർ തിരിഞ്ഞു കളയുകയുമാണ് ചെയ്തത്. എന്നിരിക്കെ, എനി അവരുടെ കൂട്ടത്തിൽ നിന്നല്ലാതെ നിയോഗിക്കപ്പെട്ട ഈ റസൂലിൽ അവർ വിശ്വ -സിക്കുവാൻ പോകുന്നു?! എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ താൽപര്യം. യഹൂദികൾക്ക് വല്ല ആധിപത്യവും ലഭിച്ചാൽ തന്നെയും അവർ മനുഷ്യർക്ക് ഒന്നും കൊടുക്കുകയില്ലെന്ന് അല്ലാഹു പ്രസ്താവിച്ചത് അക്ഷരാർഥത്തിൽ തന്നെ നാം ഇന്നു കണ്ടു കൊണ്ടിരിക്കുന്നു. പാശ്ചാത്യ വൻകോയ്മകളുടെ രക്ഷാകർത്തൃത്വത്തിൻകീഴിൽ ഈ അടുത്ത കാലത്ത് ഒരു ഇസ്റാ-ഈൽ രാഷ്ട്രം ഫലസ്തീനിൽ നിലവിൽ വന്നിട്ടുണ്ടല്ലോ. സ്വാർഥതാൽപര്യം, വർഗീയ പക്ഷപാതം, മുസ്ലിംകളോ -ടുള്ള ശത്രുത, നടത്തിയും സ്വന്തം ശക്തി വർദ്ധിപ്പിക്കുവാനുള്ള വ്യഗ്രത ആദിയായ വിഷയങ്ങളിൽ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുകയാണ് ആ രാഷ്ട്രം . എന്നാൽ, ഏത് ധിക്കാരികളെയും അവരുടെ പേക്കൂത്തിൽ വിഹരിക്കുവാൻ കുറച്ചുകാലം അല്ലാഹു വിട്ടുകൊടുത്തെന്നുവരും. അവസാനം അവരെ ഒതുക്കുവാൻ മതിയായ ശിക്ഷ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. അതെ, കത്തിജ്ജ്വലിക്കുന്ന നരകം! ഏത് കെങ്കേമൻമാ -രെയും ഒതുക്കുവാൻ അത് മതി! അല്ലാഹു പറയുന്നു:-
4:56إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا سَوۡفَ نُصۡلِيهِمۡ نَارٗا كُلَّمَا نَضِجَتۡ جُلُودُهُم بَدَّلۡنَٰهُمۡ جُلُودًا غَيۡرَهَا لِيَذُوقُواْ ٱلۡعَذَابَۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمٗا
(56) നിശ്ചയമായും, നമ്മുടെ "ആയത്ത്' (ലക്ഷ്യം) കളിൽ അവിശ്വസിച്ചവർ, വഴിയെ നാം അവരെ അഗ്നിയിൽ കടത്തി എരിയിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം അത- ല്ലാത്ത (വേറെ) തൊലികൾ പകരമാക്കുന്നതാണ് (അതെ) അവർ ശിക്ഷരുചിച്ചറിയുവാൻ വേണ്ടി. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. (56) നിശ്ചയമായും അവിശ്വസിച്ചവർ നമ്മുടെ ആയത്തുകളിൽ س َ و ْ ف َ വഴിയെ, പിറകെ നാമവരെ കടത്തി എരിയിക്കും ن َ ار ً ا അഗ്നിയിൽ വെന്തു പോകുമ്പോഴെല്ലാം (പാകമാകു - പഴുക്കു--മ്പോഴൊക്കെ) അവരുടെ തൊലികൾ അവർക്ക് നാം പകരമാക്കും തൊലികളെ അവയല്ലാത്ത അവർ രുചി നോക്കുവാൻവേണ്ടി ശിക്ഷയെ ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു പ്രതാപശാലി അഗാധജ്ഞൻ, യുക്തിജ്ഞാനി യഹൂദികളെന്നല്ല, അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്ന ശിക്ഷയത്രെ നരകം. ശിക്ഷ പുതുക്കി -ക്കൊണ്ടിരിക്കുവാനും, വേദനയും യാതനയും വർദ്ധിച്ചുകൊണ്ടിരിക്കുവാനും -വേണ്ടി അവരുടെ തൊലികൾ അല്ലാഹു മാറ്റിക്കൊണ്ടിരിക്കും. നരകാഗ്നിയുടെ ഉഗ്രത എത്ര -മേൽ കഠിനമാണെങ്കിലും അതുമൂലം അതിലെ ആളുകൾ മരണപ്പെട്ടു പോകയില്ല. ന്നാൽ, വല്ലപ്പോഴും ഒരാശ്വാസം ലഭിച്ചു അൽപനേരമെങ്കിലും സ്വൈര ജീവിതം കൊള്ളു -വാൻ അവർക്ക് സാധിക്കുമോ? അതുമില്ല. നമ്മുടെ അഗ്നിയെക്കാൾ എത്രയോ മടങ്ങ് ഉഷ്ണമേറിയതാണ് നരകാഗ്നി. എന്നിട്ടുപോലും ശരീരം മുഴുവൻ വെന്തുരുകി നശിക്കാതെ, തൊലികൾ വെന്തുരുകിപ്പോകുകയോ? എന്തുകൊണ്ട് തൊലികൾ മാത്രം മാറ്റപ്പെടുന്നു? ഇതിനൊന്നും മറുപടി പറയുക നമുക്ക് സാധ്യമല്ല. അല്ലാഹുവിനറിയാം. നമ്മുടെ വിഭാവനകൾക്കും നമ്മുടെ അറിവിനും അതീതമാണ് സ്വർഗ നരകങ്ങളിലെ സ്ഥിതിഗതികൾ. പരലോക കാര്യങ്ങളെല്ലാം അങ്ങിനെത്തന്നെ. ഇത്രമാത്രമേ നമുക്ക് പറയുവാൻ കഴിയൂ. അവിശ്വാസികളുടെ സ്ഥിതി അതായിരിക്കുമെങ്കിൽ, സത്യവിശ്വസികളായ സജ്ജനങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
4:57وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَنُدۡخِلُهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ لَّهُمۡ فِيهَآ أَزۡوَٰجٞ مُّطَهَّرَةٞۖ وَنُدۡخِلُهُمۡ ظِلّٗا ظَلِيلًا
(57) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികൾ ഒഴുകന്ന സ്വർഗങ്ങളിൽ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്; അതിൽ (അവർ) എന്നെന്നും നിത്യവാസികളായിക്കൊണ്ട്. അതിൽ, പരിശുദ്ധമാക്കപ്പെട്ട ഇണകൾ അവർക്കുണ്ടായിരിക്കും. അവരെ നാം (നിത്യ) നിബിഡമായ തണലിൽ പ്രവേശിപ്പിക്കുകയും ചെയ്യും. (57) വിശ്വസിച്ചവരാകട്ടെ അവർ പ്രവർത്തിക്കുകയും ചെയ്ത الص സൽക്കർമങ്ങൾ വഴിയെ നാം അവരെ പ്രവേശിപ്പിക്കും സ്വർഗങ്ങളിൽ, തോപ്പുകളിൽ ഒഴുകുന്ന അതിന്റെ അടിയിലൂടെ ْ َ ار ُ സالأ അരുവികൾ, നദികൾ നിത്യവാസികളായിട്ട് َ ا ല ف ِ അവയിൽ എന്നെന്നും അവിടത്തിൽ അവർക്കുണ്ട് ശുദ്ധിയാക്കപ്പെട്ട, പരിശുദ്ധകളായ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും ظ ِ لا നിഴലിൽ, തണലിൽ ظ َ ل ِ يلا തണലേകുന്ന (നിബിഡമായ - നിത്യം തിങ്ങിയ തണലുള്ള) ആകൃതിയിലോ, പ്രകൃതിയിലോ, സ്വഭാവത്തിലോ ഉണ്ടാകുന്ന എല്ലാ ന്യൂനതകളിൽ നിന്നും, എല്ലാതരം മ്ളേച്ഛതകളിൽനിന്നും, മാലിന്യങ്ങളിൽ നിന്നും പരിശുദ്ധരായവർ എന്നാണ് (ശുദ്ധമാക്കപ്പെട്ട ഇണകൾ) എന്ന് വിശേഷിപ്പിച്ചതിന്റെ താൽപര്യം. يلا എന്ന വാക്കിന് "തണലായ തണൽ, തണലേകുന്ന തണൽ' എന്നൊക്കെ വാക്കർഥം പറയാം. നിത്യനിബിഡവും, ഉഷ്ണത്തിന്റെയോ, തണുപ്പിന്റെയോ ശല്യമേൽക്കാത്തതുമായ സുഖകരമായ തണലായിരിക്കും എപ്പോഴും സ്വർഗത്തിലുണ്ടാകുക എന്ന് സാരം. (അതിൽ വെയിലോ കടും തണുപ്പോ അവർ കാണുകയില്ല. അതിലെ ത ണലുകൾ - അഥവാ മരക്കൊമ്പുകൾ - അവർക്ക് മീതെ താണുനിന്ന് കൊണ്ടിരിക്കും. (76 : 13, 14) (അതിലെ തീറ്റ നിത്യമായതാകുന്നു; അതിലെ തണലും. (13 : 35) നബി പറയുന്നു: സ്വർഗത്തിലുണ്ട് ഒരു വൃക്ഷം! അതിന്റെ തണലിൽ ഒരു വാഹനക്കാരൻ നൂറുകൊല്ലം സഞ്ചരിച്ചാലും അവനത് മുറിച്ചുകടന്നുപോകയില്ല.' (ബു: മു.)
4:58۞إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تُؤَدُّواْ ٱلۡأَمَٰنَٰتِ إِلَىٰٓ أَهۡلِهَا وَإِذَا حَكَمۡتُم بَيۡنَ ٱلنَّاسِ أَن تَحۡكُمُواْ بِٱلۡعَدۡلِۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓۗ إِنَّ ٱللَّهَ كَانَ سَمِيعَۢا بَصِيرٗا
(58) നിശ്ചയമായും അല്ലാഹു, നിങ്ങളോട് കല്പിക്കുന്നു; (വിശ്വസിച്ചേൽപിക്കപ്പെട്ട) "അമാനത്തു' കളെ അവയുടെ ആൾക്കാർക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന്. മനുഷ്യർക്കിടയിൽ നിങ്ങൾ വിധികല്പിക്കുന്നതായാൽ, നിങ്ങൾ നീതിയനുസരിച്ച് വിധികല്പിക്കണമെന്നും. നിശ്ചയമായും അല്ലാഹു, ഇത് മുഖേന നിങ്ങൾക്ക് വളരെ നല്ല (ഒരു) സദുപദേശം നൽകുകയാണ്. നിശ്ചയമായും അല്ലാഹു, (എല്ലാം) കേൾക്കുന്നവനും, കാണുന്നവനുമാകുന്നു. (58) ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു നിങ്ങൾ കൊടുത്തുവീട്ടു കൊടുക്കു)-വാൻ الأم َ ان َ ات ِ അമാനത്ത് (അനാമത്ത് - വിശ്വസിച്ചേൽപിക്കപ്പെട്ടത്)-കളെ അവയുടെ ആൾക്കാർക്ക്, അതിന്റെ അർഹരിലേക്ക് നിങ്ങൾ വിധി (കൽപി)-ച്ചാൽ ب َ ين ْ َ الن ّ َ اس ِ മനുഷ്യർക്കിടയിൽ നിങ്ങൾ വിധിക്കുവാൻ നീതിപൂർവ്വം ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു യാതൊന്ന് വളരെ നല്ലതാണ് നിങ്ങൾക്ക് സദുപദേശം നൽകുന്ന ب ِ ه ِ അതുകൊണ്ട്, അതിനെ ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു َ ِ يع ً ا കേൾക്കുന്നവൻ കാണുന്നവൻ ഇസ്ലാമിക ജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന രണ്ടു കൽപ -നകളാണ് ഈ വചനത്തിലുള്ളത്. അതെ, അമാനത്തുകളെ അവയുടെ അവകാ -ശികൾക്ക് കൊടുത്ത് വീട്ടണമെന്നും, മനുഷ്യർക്കിടയിൽ വല്ല കാര്യത്തിലും വിധി ക ൽപിക്കുന്ന പക്ഷം അത് നീതിയനുസരിച്ചായിരിക്കണമെന്നും. മനുഷ്യസമൂ -ഹത്തിൽ സമാധാനവും, സൗഹാർദ്ദവും, നീതിയും, മര്യാദയുമൊക്കെ നിലനിൽക്കേണമെ -ങ്കിൽ ഈ രണ്ടു കാര്യങ്ങളും അത്യന്താപേക്ഷിതമാകുന്നു. "അമാനത്ത് എന്നാൽ "വിശ്വസ്തത' എന്ന് വാക്കർഥം. ഒരാൾ മറ്റൊരാളെ വിശ്വാസപൂർവ്വം ഏൽപിക്കുകയും , ആ ആൾ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങൾക്കും, വസ്തുക്കൾക്കും "അമാനത്ത്' എന്ന് പറയപ്പെടുന്നു. ഇതേ അർഥത്തിൽ തന്നെ "അമാനത്ത്' എന്നും "അനാമത്ത്' എന്നും മലയാളത്തിലും പറയപ്പെടാറുണ്ട്. അമാനത്തുകളെ മൂന്നായി വിഭജിക്കാം. (1) മനുഷ്യനും അവന്റെ റബ്ബിനും ഇടക്കുള്ള അമാനത്ത്. പ്രവാചക -ന്മാർ മുഖേനയും വേദഗ്രന്ഥങ്ങൾ മുഖേനയും അല്ലാഹുവിനോട് മനുഷ്യർ പാ ലിക്കേണ്ടതായി അറിയപ്പെടുന്ന കടമകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. (2) മനുഷ്യർ തമ്മതമ്മിലുള്ള അമാനത്ത്. ഒരാൾ ഒരാളെ വിശ്വാസപൂർവ്വം ഏൽപിച്ച സ്വത്തുക്കളും, രഹസ്യങ്ങളും, ഇടപാടുകളിൽ പാലിക്കപ്പെടേണ്ടുന്ന മര്യാദകളുമെല്ലാം ഇതിൽ ഉൾപെടുന്നു. (3) സ്വന്തം ദേഹങ്ങളോടു പാലിക്കപ്പെടേണ്ടുന്ന അമാനത്ത്. സ്വന്തം ഗുണത്തിനും നന്മക്കും അനുപേക്ഷണീയമായ കാര്യങ്ങളാണ് ഈ ഇനത്തിലുള്ളത് . ഇവയിൽ രണ്ടാമത്തെ - മനുഷ്യർ തമ്മിതമ്മിലുള്ള - ഇനത്തെ ഉദ്ദേശിച്ചാണ് സാധാര ണ ഗതിയിൽ അമാനത്ത് എന്ന് നാം പറഞ്ഞുവരുന്നത്. വസ്തുക്കളാണെങ്കിൽ, തിരിച്ചു കൊടുക്കേണ്ടുന്നസമയത്ത് അമാന്തം വരുത്താതെയും, കൃത്രിമത്വം നടത്താതെയും തിരിച്ച് കൊടുക്കുക; കാര്യങ്ങളാണെങ്കിൽ, നിശ്ചവരുത്താതെ നിർവ്വഹിക്കുക: രഹസ്യങ്ങളാണെങ്കിൽ, പുറത്തറിയിക്കാതെ സൂക്ഷിക്കുക; ഇടപാടുകളാണെങ്കിൽ, അതിൽ ചതിയും വഞ്ചനയും നടത്താതിരിക്കുക എന്നൊക്കെയാണ് അമാനത്തുകളെ അവയുടെ ആൾക്കാ ർക്ക് കൊടുത്ത് വീട്ടണ'മെന്ന് പറഞ്ഞതിന്റെ താൽപര്യം. ലൗകികമോ, മതപരമോ ആയ ഏത് വിഷയത്തിലും ജനങ്ങൾക്കിടയിൽ തീരുമാനമെടുക്കുകയോ, വിധി പറയുകയോ ചെയ്യുന്നപക്ഷം, സ്വാർഥവും പക്ഷഭേദവും കൂടാതെ ന്യായവും സത്യവും അനുസരിച്ചു വിധി നടത്തുക എന്നാണ് "മനുഷ്യർക്കിടയിൽ നീതിയനുസരിച്ച് വിധി കൽപിക്കണമെന്ന് പറഞ്ഞതിന്റെ സാരം. രു കൂട്ടർക്കിടയിലുള്ള തീരുമാനമാകുമ്പോൾ, ഇരു കൂട്ടരുടെയും വാദവും, വാദമുഖങ്ങളും, തെളിവുകളും കേട്ട് മനസ്സിലാക്കുകയും, അനന്തരം എടുക്കേ--ുന്ന തീരുമാനത്തെപ്പറ്റി ചിന്തിക്കുകയും ചെയ്തെങ്കിലേ ഇത് സാധ്യമാകൂ. അതിന് തക്ക അറിവും പ്രാപ്തിയും ഉള്ളവർക്കേ ഇൗ വിഷയത്തിൽ പ്രവേശിക്കുവാനും പാടുള്ളൂ. ഈ ര് കൽപനകളും തന്നെ, ഭരണകർത്താക്കൾ, ന്യായാധിപന്മാർ, നേതാക്കൾ, പണ്ഡിതന്മാർ എന്നിവരെയൊക്കെയാണ് കൂടുതൽ ശക്തമായി ബാധിക്കുന്നതെങ്കിലും, മറ്റുള്ളവരും അതിൽനിന്ന് ഒഴിവല്ല. ഓരോരുത്തരുടെയും സ്ഥിതിക്കും നിലവാരത്തിനും അനുസരിച്ച് അമാനത്ത് പാലിക്കുകയും, വിധി കൽപിക്കുകയും വരുന്ന ഘട്ടങ്ങൾ എല്ലാവർക്കും ഉായേക്കുന്നതാണ്. ചുരുങ്ങിയപക്ഷം, വീട്ടുകാര്യങ്ങളിലെങ്കിലും അത്യാവശ്യമായിവരും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേ---തായു- -്. അമാനത്തുകൾ അവയുടെ അവകാശികൾക്ക് കൊടുത്ത് തീർക്കണമെന്ന് പൊതുവിൽ പറഞ്ഞതല്ലാതെ ഇന്നതരത്തിലുള്ള അവകാശികൾക്ക് എന്ന് അല്ലാഹു നിജപ്പെടുത്തിയിട്ടില്ല. അതുപോലെത്തന്നെ, മനുഷ്യർക്കിടയിൽ വിധി കൽപിക്കുമ്പോൾ വിധിയിൽ നീതി പാലിക്കണമെന്നല്ലാതെ, ഇന്നതരത്തിൽ പെട്ടവരോട് നീതി പാലിക്കണമെന്നും നിർണയിച്ചിട്ടില്ല. അമാനത്തിന്റെ അവകാശികളും വിധി കൽപിക്കപ്പെടുന്ന മനുഷ്യരും നല്ലവരെന്നോ, അല്ലാത്തവരെന്നോ, മുസ്ലിംകളെന്നോ, അല്ലാത്തവരെന്നോ നോക്കേ---തില്ല എന്നാണിത് കാണിക്കുന്നത്. വഞ്ചനയും, അനീതിയും ആരോടും പാടില്ലെന്നുള്ളത് ഇസ്ലാമിലെ ഒരു മൗലിക സിദ്ധാന്തമാകുന്നു. അതുകൊ--ാണ് ഈ വചനത്തിന്റെ വ്യാഖ്യാനവേളയിൽ പല മഹാൻമാരും ഇക്കാര്യം പ്രത്യേകം എല്ലാ കാര്യങ്ങളും കും കേട്ടും വീക്ഷിച്ചുകൊ--ിരിക്കുന്ന സർവ്വജ്ഞനായ അല്ലാഹുവാണ് ഈ കൽപനകൾ നിങ്ങളോട് കൽപിക്കുന്നതെന്നും, നിങ്ങൾക്ക് വളരെ പ്രയോജനകരവും ഉത്തമവുമായ ഒരു സദുപദേശമാണിതെന്നും ഈ കൽപനയോടൊപ്പം അല്ലാഹു നമ്മെ ഉണർത്തിയിട്ടുള്ളത് നാം പ്രത്യേകം ഓർമിച്ചിരിക്കേ---താകുന്നു. الله لموفق لمعين നബി ˜ പറയുന്നു: "നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് നിറവേറ്റിക്കൊടുക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്.' (ദാ; തി; ഹ; ബ.) കപടവിശ്വാസിയുടെ പ്രധാന ലക്ഷണങ്ങൾ വിവരിക്കുന്ന സുപ്രസിദ്ധ ഹദീഥിൽ, "വിശ്വസിച്ചാൽ ചതിക്കുക' എന്നാണ് നബി ˜ ഒരു ലക്ഷണമായി എണ്ണിയിരിക്കുന്നത്. ഇബ്നു അബ്ബാസ്(-റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "ഒരു ജനതയിൽ വഞ്ചന പ്രത്യക്ഷപ്പെട്ടാൽ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭീതി ഏർപ്പെടുത്താതിരിക്കുകയില്ല. വ്യഭിചാരം ഒരു ജനതയിൽ പ്രചരിച്ചാൽ അവരിൽ മരണം വർദ്ധിക്കാതിരിക്കുകയില്ല. ഒരു ജനത അളവും തൂക്കവും കുറച്ചാൽ അവർക്ക് ആഹാരത്തിൽ അഭിവൃദ്ധി തടയപ്പെടാതിരിക്കുകയില്ല. ജനത വിധി നടത്തുന്നതായാൽ അവരിൽ രക്തം (ചിന്തൽ) പ്രചാരപ്പെടാതിരിക്കുകയില്ല. ഒരു ജനത കരാറ് ലംഘിക്കുന്നതായാൽ അവർക്കെതിരിൽ ശത്രുവിന് സ്വാധീനം ലഭിക്കാതിരിക്കുകയി -ല്ല.' (മാലിക്) അമാനത്തുകൾ നിറവേറ്റാതെ വഞ്ചനയും ചതിയും നയും, വിധി -കളിലും തീരുമാനങ്ങളിലും നീതി പാലിക്കാതിരിക്കുന്നതിനെയും സംബന്ധിച്ച് അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല. ക്വുർ-ആനിലും ഹദീഥി ലും വളരെയധികം പരാമർശിക്കപ്പെടാറുള്ള കാര്യങ്ങളാണവ. പരക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ് അത്രണ്ടും. പക്ഷേ, നിർഭാഗ്യവും ഖേദകരവുമെന്ന് പറയട്ടെ, ഈ രണ്ടു കാര്യങ്ങളിലും മറ്റാരെക്കാളും ശ്രദ്ധിക്കേണ്ടവരായ മുസ്ലിംകളട ക്കം ഇന്ന് ലോകജനത മൊത്തത്തിൽ തന്നെ ആ രണ്ടു വിഷയത്തിലും വളരെ കുത്തഴിഞ്ഞ ഒരവസ്ഥയിലാണുള്ളത്. പ്രസംഗ വേദികളിലും, ലിഖിത രേഖകളിലുമല്ലാതെ - പ്രവർത്തന രംഗത്ത് - രണ്ടിനും വലിയ സ്ഥാനമില്ലാതായിത്തീർന്നിരിക്കുകയാണ്. എവിടെ നോക്കിയാലും അനീതിയും, വഞ്ചനയും, പക്ഷഭേദ മനഃസ്ഥിതിയും, സ്വാർഥവും തന്നെ. ഇബ്നു അബ്ബാസ് (റ)ൽ നിന്ന് മുകളിൽ അദ്ദേഹം പറഞ്ഞ രോ നീചവൃത്തിയും അതതിന്റെ ഭവിഷ്യത്തും അക്ഷരാർഥത്തിൽ ഇന്ന് ലോകം കാണ്ടിരിക്കുകയാണ്. എന്നിട്ടും മനുഷ്യലോകം പിന്നെപ്പിന്നെ കൂടുതൽ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ّ اللها ذاعم ഹുദൈഫത്തുബ്നുൽ യമാനി(-റ)ൽ നിന്ന് ബുഖാരിയും മുസ്ലി -മും(-റ) നിവേദനം ചെയ്ത അൽപം ദീർഘമായ ഒരു ഹദീഥിൽ, നബിയിൽ നിന്നു ഉദ്ധരിച്ചുകൊണ്ട് ജനഹൃദയങ്ങളിൽനിന്ന് അമാനത്ത് (വിശ്വസ്തത) നശിച്ചു പോ കുന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചുകാണാം. അതിൽ അദ്ദേഹം പറയുകയാണ്: "മനുഷ്യർ അന്യോന്യം ക്രയവിക്രയം നടത്തിക്കൊണ്ടിരിക്കുമ്പോൾ അമാനത്ത് നിറവേറ്റുന്ന ഒരാ ളും ഇല്ലാതായിത്തീർന്നേക്കും. അവസാനം, ഇന്ന കുടുംബത്തിൽ ഒരു വിശ്വസ്തനാ യ ആളുണ്ടത്രെ എന്നും (ആശ്ചര്യപൂർവ്വം) പറയപ്പെടുമാറാകും.' (ബു; മു. ) ഇന്ന് നമ്മുടെ നില ഏതാണ്ട് ഈ ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞിരിക്കയാണെന്ന് തോന്നിപ്പോകു ന്നു! ആ ഹദീഥിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളപോലെ, വലിയ വലിയ ബുദ്ധിമാൻമാരും, സമർഥന്മാരും, വമ്പന്മാരുമൊക്കെ പലരും ജനമദ്ധ്യെ ഉണ്ടായിരിക്കും. പക്ഷേ, വിശ്വാസവും വിശ്വസ്തതയും ഉള്ളവരെ കാണുവാനാണ് പ്രയാസം. അല്ലാഹു മനുഷ്യസമുദായ -ത്തെകാത്തുരക്ഷിക്കെട്ട. ആമീൻ.
4:59يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا
(59) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ; റസൂലിനെയും, നിങ്ങളിൽ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിൻ. എന്നാൽ, വല്ല കാര്യത്തിലും നിങ്ങൾ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങൾ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിൻ; നിങ്ങൾ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നു- വെങ്കിൽ. അത് ഏറ്റവും ഉത്തമവും, കൂടുതൽ നല്ല പര്യവസാനമുള്ളതുമാകുന്നു. (59) വിശ്വസിച്ചവരേ നിങ്ങൾ അനുസരിക്കുവിൻ ّ اللها അല്ലാഹുവിനെ നിങ്ങൾ അനുസരിക്കുകയും ചെയ്യുവിൻ الر ّ َ س ُ ول َ റസൂലിനെ ِ الأم കാര്യക്കാരെ (അധികാരസ്ഥന്മാരെ)യും നിങ്ങളിൽനിന്നുള്ള എന്നാൽ (എനി) നിങ്ങൾ പിണങ്ങിയെങ്കിൽ, ഭിന്നിച്ചാൽ വല്ല കാര്യത്തിലും എന്നാലത് നിങ്ങൾ മടക്കിക്കൊള്ളുവിൻ ِ َ ّ اللها َ ِ إ അല്ലാഹുവിലേക്ക് و َ الر ّ َ س ُ ول ِ റസൂലിലേക്കും നിങ്ങളാകുന്നുവെങ്കിൽ വിശ്വസിക്കുന്നു ِ َ ّ اللها ِ ب അല്ലാഹുവിൽ الآخ ِ ر ِ അന്ത്യദിനത്തിലും അത് ഉത്തമമാണ് കൂടുതൽ നല്ലതുമാണ് ت َ أ ْ و ِ يلا പര്യവസാനം, പുലർച്ചയിൽ ഇസ്ലാം അടിത്തറയാണ് ഈ വചനത്തിന്റെ ഉള്ളടക്കം. അതിലെ നിയമങ്ങളും തത്വസിദ്ധാന്തങ്ങളുമെല്ലാം ഈ അടിസ്ഥാനത്തിൽമാത്രമേ സ്വീകാര്യമാകുകയുള്ളൂ. വ്യക്തിപരവും, സാമൂഹ്യവും, സാമ്പത്തികവും രാ ഷ്ട്രീയവും, സാംസ്കാരികവുമായ എല്ലാ ജീവിത വശങ്ങളും ഈ വചനത്തിലടങ്ങിയ നാലു മൗലിക തത്വങ്ങളിൽ ഒതുങ്ങി നിൽക്കേണ്ടതാകുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു വ ശം അവയുടെ പരിധിയിൽനിന്ന് പുറത്ത് പോകുന്നപക്ഷം, ആ വശം അനിസ്ലാമികമായി മാറുന്നതാണ്. സത്യവിശ്വാസികളെ വിളിച്ചുകൊണ്ട് അല്ലാഹു പറയുന്നു:- - (1) اللها (നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ). അല്ലാഹുവിനെ അനുസരിക്കൽ നിവൃത്തിയാകുന്നത് അവന്റെ അനുസരിക്കുന്നത് വഴിയാണ്. (2) الر (റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ). സാക്ഷാൽ നിയമനിർമാണാധികാരം അല്ലാഹുവിന് തന്നെ. സംശയമില്ല. എന്നാൽ, ക്വു അടക്കമുള്ള അല്ലാഹുവിന്റെ സകല സന്ദേശങ്ങളും പ്രബോധനം ചെയ്യുന്നതും അവക്ക് വിശദീകരണവും വാഖ്യാനവും നൽകുന്നതും, അവയുടെ പ്രായോഗിക രൂ പം കാണിച്ചു തരുന്നതുമെല്ലാം റസൂൽ തിരുമേനി യാണല്ലോ. ഇവയിൽ ഒഴിച്ചു ബാക്കിയെല്ലാം ചേർന്നതാണ് തിരുമേനിയുടെ "സുന്നത്ത്' എന്ന പേരിൽ അറിയപ്പെടുന്നത്. റസൂൽ തിരുമേനി യുടെ ജീവിതകാലത്തിനുശേഷം, അവിടുത്തെ അനുസരിക്കൽ നിവൃത്തിയാകുന്നത് അവിടുത്തെ സുന്നത്തിനെ അനുസരിക്കൽ ഖന മാത്രമാകുന്നു. തിരുമേനിയുടെ ജീവിതകാലത്ത് മാത്രമേ തിരുമേനി യെ അനുസരിക്കേണ്ടതുള്ളൂവെന്നു സുന്നത്തിലോ ഒരിടത്തും ഒരു സൂചനപോലും ഇല്ല. മുസ്ലിംകളിൽ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടു മില്ല. മുസ്ലിം നാമം ധരിച്ചുകൊണ്ട് വല്ലവരും അങ്ങിനെ വാദിക്കുന്ന പക്ഷം - ചിലർ വാദിക്കാതെയുമില്ല - അത് ഇസ്ലാമിനോ മുസ്ലിംകൾക്കോ ബാധകവുമ ല്ല. വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളിൽ റസൂലിനെ അനുസരിക്കുന്നത് യഥാർഥത്തിൽ അല്ലാഹുവിനെ അനുസരിക്കൽ തന്നെയാണ്. അതിൽ നിന്നും അന്യ മായ മറ്റൊന്നല്ല. അതാണ് താഴെ ( 80-ാം വചനത്തിൽ) അല്ലാഹു പറയുന്നത്: االله (റസൂലിനെ ആർ അനുസരിക്കുന്നുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു.) കാരണം അല്ലാഹു തന്നെ മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുമുണ്ട്. 53( (അദ്ദേഹം സ്വേച്ഛയനുസരിച്ചു സംസാരിക്കുകയില്ല.) ഇസ്ലാമിന്റെ മൂല പ്രമാണങ്ങൾ സുന്നത്തു മാണ് എന്നുള്ളത് മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായമായിരിക്കുവാൻ കാ രണം ഇപ്പറഞ്ഞതിൽ നിന്നു മനസ്സിലായല്ലോ. (3) ِ الأ (നിങ്ങളിൽ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കണം.) "നിങ്ങളിൽ നിന്ന് എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം സത്യവിശ്വാസികളിൽനിന്ന് എന്നാണെന്ന് വ്യക്തം. എന്നാൽ, "അധികാരസ്ഥന്മാർ ( الأ َ م ْ ر ِ أولو ആരാണ്? ഇതിന്റെ നിർവ്വചനത്തിൽ പണ്ഡിതന്മാരുടെ വാക്കുകൾ വ്യത്യസ്തങ്ങളായി കാണാം. ഭരണാധിപന്മാർ, ഉദ്യോഗസ്ഥമേധാവികൾ, വിധികർത്താക്കൾ സമുദായ നേതാക്കൾ, പണ്ഡിതന്മാർ, മതവിജ്ഞാനികൾ എന്നൊക്കെയാണ് അവയുടെ രത്നച്ചുരുക്കം. അൽപം ഉള്ളോട്ടു കടന്ന് ആലോചിച്ചാൽ - ചില മഹാന്മാർ ചൂണ്ടിക്കാട്ടുന്നതുപോലെ - ഇവരെല്ലാം ഉൾക്കൊള്ളു ന്ന ഒരു വാക്കാണതെന്ന് കാണാവുന്നതാണ്. അതാത് തുറകളിൽ ആധികാരികമായി തീരുമാനമെടുക്കുവാൻ അർഹതയും കെൽപും ഉള്ളവർ എന്ന് മൊത്തത്തിൽ പറയാം. ഉദാഹരണമായി: ഭരണകാര്യങ്ങളിൽ ഭരണമേധാവികളും, പൊതുകാര്യങ്ങളി ൽ സമുദായ നേതാക്കളും യുദ്ധകാര്യങ്ങളിൽ സൈന്യാധിപന്മാരും, വ്യവഹാര വഴക്കുകളി ൽ വിധികർത്താക്കളും, മതവിധികളിൽ മതപണ്ഡിതന്മാരും, സംഘടനാ വിഷയ ങ്ങളിൽ സംഘത്തലവന്മാരും അധികാരസ്ഥന്മാരായിരിക്കും. ഭരണകർത്താക്കളും, അവരുടെ ഉദ്യോഗസ്ഥന്മാരും ഏതായാലും ഉൾപെടുമെന്നു പ്രത്യേകം പറയേണ്ടതില്ല. ഒരു യഥാർഥം കൂടി ഓർക്കേണ്ടതുണ്ട്. ഇസ്ലാമിക വ്യവസ്ഥപ്രകാരം പണ്ഡിതന്മാർ ഒന്ന് വേറെയും അധികാരസ്ഥന്മാർ ഒന്നു വേറെയും എന്നില്ല. അതത് അധികാരത്തിനനുസരിച്ച് മതപാണ്ഡിത്യവും അറിവും ഉള്ളവർക്കേ അതതിന് അർഹതയുള്ളൂ. ഭരണകർത്താക്കൾ മതപണ്ഡിതന്മാരും കൂടിയായിരിക്കണം. ഒരു കൂട്ടരുടെ അധികാരപരിധിയിൽപെട്ടവർ, അവരെ അനുസരിക്കാത്ത പക്ഷം, സമുദായത്തിന്റെ മതപരവും ലൗകീകവുമായ തുറകളിൽ പിന്നെ സമാധാനഭ ദ്രത ഇസ്ലാമിക നിയമനിർമാണത്തിൽ സുന്നത്തിനുള്ള സ്ഥാനവും, അതും തമ്മിലുള്ള ബന്ധവും വസ്തുനിഷ്ഠവും വൈജ്ഞാനികവുമായ രീതിയിൽ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു നിസ്തുല ഗ്രന്ഥമാണ് السنة ومكا نتھا فى الشريع الاسلامى للمرحوم الدكتور مصطفى السباعى താൽപര്യമുള്ളവർ ആ ഗ്രന്ഥം നോക്കിക്കൊള്ളട്ടെ. മലയാളത്തിലും മറ്റു ചില ഭാഷകളിലും അതു വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. كما فى فتح الباري ഉണ്ടായിരിക്കുകയില്ലല്ലോ. അല്ലാഹുവിന്റെയും, റസൂലിന്റെയും അനുസരണത്തി നു പുറമെ അധികാരസ്ഥന്മാരെയും അനുസരിക്കണമെന്ന് കൽപിക്കുന്നത് അതുകൊണ്ടാണ്. സത്യവിശ്വാസികളായ അധികാരസ്ഥന്മാരെക്കുറിച്ചാണല്ലോ സംസാരം. അതുകൊണ്ട് തന്നെ, അവർ അല്ലാഹുവിന്റെ നബി യുടെ സുന്നത്തിനും എതിരായി കൽപിക്കുവാൻ പാടില്ലെന്നും, കൽപിച്ചാൽ ആ കൽപന സാധുവായിരിക്കയില്ലെ ന്നും, അപ്പോൾ അവരെ അനുസരിക്കേണ്ടതില്ലെന്നും വരുന്നു. കൂടുതൽ വിവരം ഴ ഉദ്ധരിക്കുന്ന ഹദീഥുകളിൽ നിന്ന് ഗ്രഹിക്കാം. (4) رلا َ و ِ َ ّ اللها (എനി, നിങ്ങൾ വല്ല കാര്യത്തിലും പരസ്പരം പിണക്കമാകുന്നപക്ഷം, അത് അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കുവിൻ.) മതപരമോ, ബന്ധപ്പെട്ടതോ ആയ കാര്യങ്ങളിൽ അധികാരസ്ഥൻമാരും മറ്റുള്ളവരും തമ്മിലോ, ജനങ്ങൾ തമ്മതമ്മിലോ ഉണ്ടാകുന്ന ഭിന്നിപ്പുകളും. അഭി പ്രായ വ്യത്യാസങ്ങളുമെല്ലാം ഇതിൽ ഉൾപെടുന്നു. അഥവാ തനി ലൗകികമായ കാര്യ ങ്ങൾ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല. കാരണം, ഭിന്നിപ്പുള്ള വിഷയം അല്ലാഹുവി ലേക്കും റസൂലിലേക്കും മടക്കുവാനാണല്ലോ അല്ലാഹു കൽപിച്ചിരിക്കുന്നത്. എന്നുവെച്ചാൽ, ഭിന്നിപ്പുണ്ടാകുന്ന വിഷയത്തെക്കുറിച്ച് സുന്നത്തും കൽപിച്ചിരിക്കു ന്ന വിധിയെന്തോ അത് സ്വീകരിക്കണമെന്നർഥം. ഒരു വീട് പണിയുന്നതിന്റെ രൂപം എങ്ങിനെ ആയിരിക്കണം, വയലിൽ വിളയിടുന്നത് എങ്ങിനെയായിരിക്കണം എന്നൊന്നും സുന്നത്തിലും വിവരിക്കപ്പെടാറില്ലല്ലോ. ഇത്തരം, ലൗകിക കാര്യങ്ങൾ ഇതിൽനിന്ന് ഒഴിവാണെന്ന് താഴെ ഉദ്ധരിക്കുന്ന ഹദീഥുകളിൽ നി കൂടുതൽ വ്യക്തമാണ്. അനുസരിക്കുവാൻ കൽപിച്ചപ്പോൾ, അല്ലാഹുവിനും റസൂലിനും പുറമെ അധികാരസ്ഥന്മാരെയും കൂട്ടിപ്പറഞ്ഞുവെങ്കിലും, ഭിന്നിപ്പുള്ള വിഷയങ്ങളിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മാത്രമേ മടക്കുവാൻ പറഞ്ഞുള്ളൂവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മത കാര്യങ്ങളിൽ നിയമം കൈകാര്യം ചെയ്വാൻ അല്ലാ ഹുവിനും റസൂലിനും മാത്രമെ അർഹതയുള്ളൂ, മറ്റാർക്കും അതിൽ പങ്കില്ല, അല്ലാഹുവും റസൂലും കൽപ്പിക്കുന്നതിന് വഴങ്ങുവാനേ അധികാരസ്ഥന്മാർക്കും പാടുള്ളൂ എന്നൊക്കെയാണ് അതിലടങ്ങിയ തത്വങ്ങൾ. അല്ലാഹുവിനെക്കുറിച്ചും, റസൂലിനെക്കുറിച്ചും പറ ഞ്ഞപ്പോൾ (നിങ്ങൾ അനുസരിക്കുവിൻ) എന്ന ക്രിയ ആവർത്തിച്ചു പറഞ്ഞതും, അധികാരസ്ഥൻമാരെക്കുറിച്ച് പറഞ്ഞപ്പോൾ അതാവർത്തിക്കാതെ ِ الأ (അധികാരസ്ഥന്മാരെയും) എന്ന് മാത്രം പറഞ്ഞതും ശ്രദ്ധാർഹമാകുന്നു. സത്യസന്ധമായും, നിഷ്കളങ്കമായും, സദുദ്ദേശ്യത്തോടുകൂടിയും സുന്നത്തിൽ നിന്നുമായി - വ്യക്തമായോ സൂചനയായോ, വാച്യമായോ വ്യംഗ്യമായോ - വിധി കെണ്ടത്തുവാൻ കഴിയാത്ത പ്രശ്നങ്ങൾ വളരെ ദുർല്ലഭമേ ഉണ്ടായിരിക്കുകയുള്ളൂ. പരിശോധകന്റെ ഭാഗ്യവും യോഗ്യതയും സത്യാന്വേഷണവും അനുസരിച്ച് ഏറ്റക്കുറവുണ്ട്താനും. പരിതഃസ്ഥിതികൾക്കും ചിന്താഗതികൾക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന വല്ല പ്രശ്നങ്ങളുടെയും വിശദാംശങ്ങളായിരിക്കും മിക്കവാറും ആ രണ്ടിൽനിന്നും വേഗത്തിൽ പരിഹാ രം ലഭിക്കാതെ ബാക്കിയാകുന്നത്. അവിടെയാണ്, ആ രണ്ടിന്റെയും അദ്ധ്യാപനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള അഭിപ്രായം ആരായുവാനും, നിരീക്ഷണം നടത്തുവാനും اد والاستنباطഷالاج അർഹരായ പണ്ഡിതന്മാർക്ക് അവകാശം നൽകപ്പെട്ടിരിക്കുന്നതും. എന്തുതന്നെ ആയാലും സുന്നത്തിന്റെയും വ്യക്തമായ നിർദ്ദേശങ്ങൾ എതിരായ ഒരു അഭിപ്രായത്തിന് ഇസ്ലാമിൽ അംഗീകാരമില്ല. അഭിപ്രായ ക്കാരുടെ ആധിക്യത്തിന് പരി ഗണനയുമില്ല. വ്യക്തമല്ലാത്ത നിർദ്ദേശങ്ങളെ അഭിപ്രായവ്യത്യാസം സ്വാഭാവികമാകുന്നു. അഥവാ അവിടെയാണ് അഭിപ്രായത്തിനുള്ള സ്ഥാനവും. ഈ വചനത്തിന്റെ ഉള്ളടക്കത്തോട് ബന്ധപ്പെട്ട ചില സൂചനകൾ മാത്രമാണ് ഇതെല്ലാം. വിശദവിവരങ്ങൾക്ക് ഹദീഥ് വ്യാഖ്യാനഗ്രന്ഥങ്ങളെയും, ഉസ്വൂലി ന്റെ (കർമശാസ്ത്ര നിദാനങ്ങളുടെ) ഗ്രന്ഥങ്ങളെയും അവലംബിക്കേണ്ടതാകുന്നു. ഭിന്നിപ്പുണ്ടാകുമ്പോൾ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുവാൻ കൽപിച്ചതിനോട് ചേർത്തുകൊണ്ട് (നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ) എന്ന് പറഞ്ഞിരിക്കുന്നത് വളരെ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാത്തപക്ഷം, നിങ്ങൾ യഥാർഥത്തിൽ സത്യവിശ്വാസികളായിരിക്കയില്ല. ഞങ്ങൾ സത്യവിശ്വാസികളാണെന്ന് നിങ്ങൾ പറയുന്നതിന് അർഥവുമില്ല. ക്വിയാമത്തു നാളിൽ അല്ലാഹുവിന്റെ ക ഠിന ശിക്ഷക്കു നിങ്ങൾ വിധേയരാവുകയും ചെയ്യും എന്നൊക്കെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. ഈ താക്കീതുകൊണ്ടും മതിയാക്കാതെ ഈ കൽപനയുടെ ക്രിയാത്മകമായ നന്മകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു: ت َ أ ْ و ِ يلا (അതു ഏറ്റം ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതുമാകുന്നു.) ഇഹത്തിലും പര ത്തിലും അത് നിങ്ങൾക്ക് ശുഭകരമായ പര്യവസാനം നൽകും, അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങൾക്ക് നിങ്ങൾ പാത്രമാകുകയും ചെയ്യുമെന്ന് സാരം. മുസ്ലിം സമുദായത്തിന് സുന്നത്തും അനുസരിച്ച് ജീവിക്കുവാൻ അല്ലാഹു പ്രചോദനവും തൗഫീക്വും നൽകട്ടെ; ആമീൻ ഈ വചനത്തിന്റെ ആശയത്തിലേക്കും, അർഥവ്യാഖ്യാനങ്ങളിലേക്കും വെളിച്ചം നൽകുന്നതും, അവയെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാൻ സഹായിക്കുന്നതുമായ വളരെ ആയത്തുകളും ഹദീഥുകളും ഉദ്ധരിക്കുവാനുണ്ട്. പ്രസ്തുത ഹദീഥുകളിൽ ചിലത് ഇവിടെ ഓർക്കുന്നത് സന്ദർഭോചിതമായിരിക്കും:- (1) നബി പറഞ്ഞു: "എന്നെ ആർ അനുസരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആർ എന്നോടു അനുസരണക്കേടു ചെയ്തുവോ അവൻ അല്ലാഹുവിനോടും അനുസരണക്കേട് ചെയ്തു. അമീറിനെ (അധികാരസ്ഥനെ ) ആർ അനുസരിക്കുന്നുവോ അവൻ എന്നെ അനുസരിച്ചു. അമീറിനോട് ആർ അനുസരണക്കേടു ചെയ്യുന്നുവോ അവൻ എന്നോട് അനുസരണക്കേട് ചെയ്തു. നിശ്ചയമായും, ഇമാം (ഭരണ നേതാവ്) ഒരു പരിച തന്നെയാണ്. അവന്റെ പിന്നിൽനിന്ന് സമരം നടത്തപ്പെടുകയും, അവൻ മുഖേന (ശത്രുക്കളിൽ നിന്ന്) കാത്തു സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവൻ അല്ലാഹുവിനെ സൂക്ഷിക്കുവാൻ കൽപിക്കുകയും, നീതി പ്രവർത്തിക്കുകയും ചെയ്താൽ അവന് അതിന്റെ പ്രതിഫലമുണ്ടായിരിക്കും. അവൻ മറ്റു വല്ലതും പറഞ്ഞാൽ അതിന്റെ ബാധ്യത അവന്റെ മേലായിരിക്കും.' (ബു; മു.) (2) റസൂൽ പ്രസംഗിക്കുമ്പോൾ ഒരു സൈന്യത്തിന്റെ ആക്രമണത്തെപ്പറ്റി താക്കീത് നൽകുന്നവനെപ്പോലെ, കണ്ണു ചുവക്കുകയും, ശബ്ദം ഉയരുകയും , ദേഷ്യം കഠിനമാകുകയും ചെയ്തുകൊണ്ട് അവിടുന്ന് ഇങ്ങിനെ പറയാറുണ്ടായിരു ന്നതായി ജാബിർ(റ) ഉദ്ധരിച്ചിരിക്കുന്നു: പിന്നെ, വർത്തമാനത്തിൽ വെച്ചു ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ കിതാബാകുന്നു. ചര്യയിൽ വെച്ചു ഏറ്റവും ഉത്ത മമായത് മുഹമ്മദിന്റെ ച ര്യയുമാകുന്നു. കാര്യങ്ങളിൽവെച്ച് മോശമായത് അവയിൽ പുതുതായി നിർമിക്കപ്പെട്ടവയാണ് എല്ലാ പുത്തനാചാരവും (അനാചാരവും) ദുർമാർഗവുമാകുന്നു.' (മു.) (3) നബി പറഞ്ഞു: "നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം - മുന്തിരിപ്പഴം പോലെ (കറുത്ത ചെറിയ) തലയുള്ളവനായ ഒരു നീഗ്രോ അടിമയെ നിങ്ങളുടെമേൽ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടാലും ശരി.' (ബു; മു. ) (4) ഉബാദത്തുബ്നു സ്വാമിത്ത് (റ) പറയുന്നു: "പ്രയാസത്തിലും എളുപ്പ ത്തിലും, സന്തോഷത്തിലും, വെറുപ്പിലും (എല്ലാംതന്നെ) കേൾക്കുകയും, അനുസരിക്കു കയും ചെയ്വാനും, അധികാരസ്ഥന്മാരോട് അധികാരത്തിൽ പിണങ്ങാതിരിക്കുവാനും, എവിടെത്തന്നെ ആയിരുന്നാലും ഒരു ആക്ഷേപക്കാരന്റെ ആക്ഷേപവും ഭയപ്പെടാതെ യഥാർഥം പറയുവാനും ഞങ്ങൾ റസൂൽ തിരുമേനിയോട് (പ്രതിജ്ഞ) ചെയ്തിരിക്കുന്നു.' ഈ ഹദീഥിന്റെ ഒരു രിവായത്തിലെ വാചകത്തിൽ ഇങ്ങി നെയും കാണാം: "നിങ്ങളുടെ അടുക്കൽ അല്ലാഹുവിന്റെ പക്കൽ നിന്ന് ശരിയായ തെളി വുള്ള വ്യക്തമായ വല്ല "കുഫ്റും' കാണുന്നതായാൽ ഒഴികെ (മറ്റെല്ലായ്പോഴും ) അധികാരസ്ഥന്മാരോട് അധികാരത്തിൽ പിണങ്ങരുത്.' (ബു; മു.) (5) ഇബ്നു ഉമർ(റ) പറയുന്നു: "കേൾക്കുവാനും അനുസരിക്കുവാനും റസൂൽ തിരുമേനി ഞങ്ങൾ നല്കുമ്പോൾ "നിങ്ങൾക്ക് സാധ്യമാകുന്ന കാര്യത്തിൽ' എന്നു തിരുമേനി ഞങ്ങളോട് പറയുമായിരുന്നു.'(ബു; മു (6) പറയുന്നു: "ഞങ്ങളോട് റസൂൽ പറഞ്ഞു: "എന്റെ ശേഷം, പല സ്വാർഥങ്ങളും, നിങ്ങൾക്കു പരിചിതമല്ലാത്ത ചില കാര്യങ്ങളും നിങ്ങൾ കേണ്ടക്കും.' അപ്പോൾ സ്വഹാബിമാർ ചോദിച്ചു: "എന്നാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് അവിടുന്ന് കല്പിക്കുന്നത്? ' തിരുമേനി പറഞ്ഞു: "അവരുടെ അവകാശം നിങ്ങൾ വകവെച്ചു കൊടുക്കുകയും, നിങ്ങളുടെ അവകാശം നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്തുകൊള്ളുവിൻ.' (ബു; മു.) (7) അബ്ദുറഹ്മാനിബ്നു സമുറഃ (റ) പറയുന്നു: എന്നോട് റസൂൽ പറഞ്ഞു: "നീ അധികാരസ്ഥാനത്തിന് ആവശ്യപ്പെടരുത്. കാരണം, അത് ചോദിച്ചു വാങ്ങിയിട്ട് കിട്ടിയാൽ അത് നിന്നിൽ തന്നെ ഭരമേൽപിക്കപ്പെടും. (അല്ലാഹുവിന്റെ സഹാ യം അതിലുണ്ടായിരിക്കയില്ല.) ചോദിക്കാതെ അത് നിനക്ക് കിട്ടിയാൽ അതിൽ നിനക്ക് സഹായം ലഭിക്കും.' (ബു; മു.) (8) റസൂൽ പറഞ്ഞതായി അബൂഹുറയ്റഃ(റ) ഉദ്ധരിക്കുന്നു: "അവസാന കാലത്ത് ചെപ്പടി വിദ്യക്കാരായ ചില വ്യാജവാദികൾ വരുന്നതാണ്. നിങ്ങളോ നിങ്ങ ളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത ചില വർത്തമാനങ്ങൾ അവർ നിങ്ങൾക്ക് കൊണ്ടുതരും . നിങ്ങൾ അവരെ സൂക്ഷിക്കണം. അവർ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ.' (മു.) (9) ഇർബാദ്വ ( باض )ബ്നുസാരിയഃ (റ) പറയുന്നു: ഒരു ദിവസം റസൂൽ ഞങ്ങളോട് വളരെ സാരവത്തായ ഒരു പ്രസംഗം നടത്തി. അതുമൂലം കണ്ണുകൾ ഒഴുകുകയും, ഹൃദയങ്ങൾ നടുങ്ങുകയും ചെയ്തു. അപ്പോൾ ഒരാൾ പറഞ്ഞു : "അല്ലാഹുവിന്റെ റസൂലേ, ഇതു (യാത്ര പറഞ്ഞു) വിടവാങ്ങിപ്പോകുന്ന ഒരാ ളുടെ ഉപദേശം പോലെയുണ്ടല്ലോ. അതുകൊണ്ട് അവിടുന്ന് ഞങ്ങൾക്ക് വസ്വിയ്യത്ത് നൽകിയാലും!' അപ്പോൾ തിരുമേനി പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കുവാനും, ഒരു നീഗ്രോ അടിമ (അധികാരസ്ഥൻ) ആയിരുന്നാലും നിങ്ങൾ കേൾക്കുവാനും അനുസരിക്കുവാനും ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. കാരണം, ന്റെ ശേഷം നിങ്ങളാരെങ്കിലും ജീവിച്ചിരിക്കുന്ന പക്ഷം, അവൻ വളരെയധികം ഭി ന്നിപ്പു കേണ്ടക്കുന്നതാണ്. അപ്പോൾ, നിങ്ങൾ എന്റെ ചര്യയും, സന്മാർഗം സിദ്ധിച്ച തന്റേടത്തിൽ വർത്തിച്ച ഖലീഫഃമാരുടെ (എന്റെ പിൻഗാമികളുടെ) ചര്യയും സ്വീകരിച്ചുകൊള്ളുവിൻ. അത് നിങ്ങൾ കൈവിടാതിരിക്കുകയും, അതിൻേ മൽ അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവിൻ. പുതുനിർമിതങ്ങളായ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. എല്ലാ പുതുനിർമിതവും അനാചാരമാകുന്നു . (അ; ദാ; തി; ജ.) (10) ഒരു അൻസ്വാരീ സ്വഹാബിയും കർഷകനുമായിരുന്ന راف ِ ع )ബ്നു ഖദീജ്(റ) പറയുന്നു: റസൂൽ മദീനായിൽ വരുമ്പോൾ അവിടെയുള്ളവർ ഈത്തപ്പനക്ക് ചെയ്യുക പതിവുണ്ടായിരുന്നു. അങ്ങിനെ ചെയ്തില്ലെങ്കിലും കൊള്ളാം എന്നു തിരുമേനി പറഞ്ഞു. (അനന്തരം ആളുകൾ ആ പതിവ് അപ്പോൾ ഫലം കുറവായി. വിവരം അവർ തിരുമേനിയോട് പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: "ഞാൻ ഒരു മനുഷ്യൻ മാത്രമാകു ന്നു. ഞാൻ നിങ്ങളോട് നിങ്ങളുടെ മതവിഷയത്തിൽ വല്ലതും കൽപിച്ചാൽ നിങ്ങളത് സ്വീക രിക്കണം. നിങ്ങളോട് ഞാൻ (മതപരമല്ലാത്ത) എന്റെ അഭിപ്രായത്തിൽപെട്ട വല്ലതും കൽപി ച്ചാൽ, അപ്പോൾ ഞാൻ ഒരു മനുഷ്യൻ മാത്രമായിരിക്കും. (മു.) മതപരമല്ലാത്ത ലൗകിക വിഷയത്തിൽ എന്റെ അഭിപ്രായം തെറ്റായിക്കൂടാ എന്നില്ലെന്നു സാരം. അടുത്ത വചനങ്ങളും കൂടി ഇതോടൊപ്പം മനസ്സിരുത്തുക:- ആൺ ഈത്തപ്പനയുടെ കുല ചീന്തി അതിന്റെ നാരെടുത്ത് ഈന്തക്കുലകൾ പൊളിച്ചു അതിൽ ഇട്ടു പരാഗസങ്കലനം നടത്തുന്നതിനാണ് ( تأبير ) എന്ന് പറയുന്നത്. ഇത്മൂലം കുലകളിൽ നല്ല കായഫലം ഉണ്ടാകുമെന്നാണ് വയ്പ്. വിഭാഗം - 9
4:60–63أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّـٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦۖ وَيُرِيدُ ٱلشَّيۡطَٰنُ أَن يُضِلَّهُمۡ ضَلَٰلَۢا بَعِيدٗا
وَإِذَا قِيلَ لَهُمۡ تَعَالَوۡاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيۡتَ ٱلۡمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودٗا
فَكَيۡفَ إِذَآ أَصَٰبَتۡهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ ثُمَّ جَآءُوكَ يَحۡلِفُونَ بِٱللَّهِ إِنۡ أَرَدۡنَآ إِلَّآ إِحۡسَٰنٗا وَتَوۡفِيقًا
Passage continues through verse 4:63.
(60) (നബിയേ) നീ (നോക്കി)ക്കണ്ടില്ലേ? - നിനക്കു ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പ് ഇറക്കപ്പെട്ടതിലും തങ്ങൾ വിശ്വ സിച്ചിരിക്കുന്നുവെന്ന് ജൽപിക്കുന്ന ഒരു കൂട്ടരെ! അവർ "ത്വാഗൂത്തി'ന്റെ (ദുർമൂർത്തിയുടെ) അടുക്കലേക്ക് (കേസ്സ് കൊടുത്ത്) വിധിതേടുവാൻ ഉദ്ദേശിക്കുന്നു: അതിൽ (ത്വാഗൂത്ത്) അവിശ്വസിക്കുവാൻ അവരോട് കൽപിക്കപ്പെട്ടിട്ടുണ്ട് താനും; അവരെ വിദൂരമായ ഒരു വഴി പിഴവു പിഴപ്പിക്കുവാൻ പിശാചും ഉദ്ദേശിക്കുന്നു. (61) "അല്ലാഹു ഇറക്കിയതിലേക്കും, റസൂലിലേക്കും വരുവിൻ' എന്ന് അവരോട് പറയപ്പെട്ടാൽ, നിന്നെ വിട്ട് (ആ) കപട വിശ്വസികൾ ഒരു (തരം) തിരിഞ്ഞു പോക്കു പോകുന്നതായി നിനക്ക് കാണാം. (62) എന്നാൽ, അവരുടെ കരങ്ങൾ മുൻ ചെയ്തുവെച്ചതു നിമിത്തം അവർക്ക് വല്ല വിപത്തും ബാധിച്ചാൽ എങ്ങിനെയിരിക്കും? പിന്നീട് "ഞങ്ങൾ നന്മ വരുത്തലും, യോജിപ്പിക്കലുമല്ലാതെ (മറ്റൊന്നും) ഉദ്ദേശിച്ചിട്ടില്ലെ'ന്നു അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു (പറഞ്ഞു) കൊണ്ട് അവർ നിന്റെ അടുക്കൽ വരുകയും (ചെയ്താൽ എങ്ങിനെ യിരിക്കും)?! (63) അവരുടെ ഹൃദയങ്ങളിലുള്ളത് (എന്താണെന്ന്) അല്ലാഹുവിന് അറിയാവുന്നവരത്രെ അക്കൂട്ടർ. ആകയാൽ (നബിയേ) അവരെ വിട്ടുതിരിഞ്ഞു കളയുക; അവർക്ക് സദുപദേശം നൽകുകയും ചെയ്യുക; അവരുടെ സ്വന്തങ്ങളിൽ (മനസ്സിൽ) തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക. (60) കണ്ടില്ലേ, നോക്കുന്നില്ലേ യാതൊരുകൂട്ടരെ, ഒരു കൂട്ടരിലേക്ക് അവർ ജൽപിക്കുന്നു, (വൃഥാ) പറയുന്നു, ഉരുവിടുന്നു തങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് ഇറക്കപ്പെട്ടതിൽ നിനക്ക്, നിന്നിലേക്ക് ഇറക്കപ്പെട്ടതിലും നിന്റെ മുമ്പ് അവർ ഉദ്ദേശിക്കുന്നു അവർ കേസ്കൊടുക്കുവാൻ, വിധി തേടിച്ചെല്ലുവാൻ إ ِ َ الط ّ َ اغ ُ وت ِ ത്വാഗൂത്തിങ്കലേക്ക്, ദുർമൂർത്തിയിലേക്ക് അവരോട് കൽപിക്കപ്പെട്ടിട്ടുണ്ട്താനും, കൽപിക്കപ്പെട്ടിരിക്കെ അവർ അവിശ്വസിക്കുവാൻ ب ِ ه ِ അതിൽ, അവനിൽ ഉദ്ദേശിക്കുകയും ചെയ്യുന്നു الش പിശാച് അവരെ വഴി പിഴപ്പിക്കുവാൻ ض َ لالا ഒരു വഴി പിഴവ് വിദൂരമായ (61) പറയപ്പെട്ടാൽ ْ ُ ل َ അവരോട് നിങ്ങൾ വരുവിൻ ഇറക്കിയതിലേക്ക് ُ َ ّ اللها അല്ലാഹു و َ إ ِ َ الر ّ َ س ُ ول ِ റസൂലിലേക്കും കാണും, നിനക്ക് കാണാം കപട വിശ്വാസികളെ അവർ തിരിഞ്ഞു(തട്ടി നീങ്ങി) പോകുന്നതായി ع َ ن ْ ك َ നിന്നെ വിട്ട്, നിന്നിൽ നിന്ന് ഒരു(തട്ടി)തിരിയൽ (62) എന്നാൽ (അപ്പോൾ) എങ്ങിനെ (യായിരിക്കും) അവർക്കു ബാധിച്ചാൽ വല്ല ബാധയും, വിപത്തും മുമ്പ്ചെയ്തു വെച്ചതുകൊണ്ട് (നിമിത്തം) അവരുടെ കൈകൾ പിന്നെ അവർ നിന്റെ അടുക്കൽവരുകയും സത്യം ചെയ്തു(പറഞ്ഞു) കൊണ്ട് ِ َ ّ اللها ِ ب അല്ലാഹുവി(ന്റെ പേരി)ൽ, അല്ലാഹുവിനെത്തന്നെ(എന്ന്) ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല നന്മ ചെയ്യലല്ലാതെ യോജിപ്പിക്കലും, ഒപ്പിക്കലും (63) അക്കൂട്ടർ ا ّ َ ِ ين َ യാതൊരുവരാണ് ُ َ ّ اللها അല്ലാഹു അറിയുന്നു അവരുടെ ഹൃദയങ്ങളിലുള്ളത് അതിനാൽ നീ തിരിഞ്ഞു കളയുക, അവഗണിക്കുക അവരെപ്പറ്റി അവർക്ക് സദുപദേശവും ചെയ്യുക അവരോട് പറയുകയും ചെയ്യുക അവരുടെ സ്വന്തങ്ങളിൽ ق َ و ْ لا വാക്ക് (മനസ്സിൽ) തട്ടുന്ന - എത്തുന്ന (സാരവത്തായ - അർഥവത്തായ) മുൻവേദ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്ന് ഉരുവിടുകയും, മുസ്ലിംവേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ ചില ചെയ്തികളും, അവയെക്കുറിച്ചുള്ള ആക്ഷേപവുമാണ് ഈ വചനങ്ങളിൽ കാണുന്നത്. ആക്ഷേപത്തിനു ഹേതുവായിത്തീർന്ന ചില കാരണങ്ങൾ ചില വ്യാഖ്യാതാക്കൾ ഉദ്ധരിച്ചു കാണുന്നു. അൻസ്വാരികളിൽപെട്ട ഒരാളും ഒരു യഹൂദിയും തമ്മിൽ ഒരു വഴക്കുണ്ടായി. മുഹമ്മദിന്റെ തീരുമാനത്തിനു വെക്കാമെന്ന് യഹൂദിയും, അശ്റഫ് എന്ന യഹൂദീ തലവന്റെ തീരുമാനത്തിനു വെക്കാമെ ന്നു അൻസ്വാരിക്കാരനും പറഞ്ഞു. ഇതാണ് അവയിൽ ഒന്ന്. കപടവിശ്വാസികളിൽ ചിലർ തങ്ങളുടെ കേസുകളിൽ ജാഹിലിയ്യത്തിലെ ചില വിധികർത്താക്കളെയും പ്രശ്നക്കാരെയും സമീപിച്ചു പരിഹാരമുണ്ടാക്കുവാൻ ശ്രമിച്ചിരുന്നുവെന്നാ ണ് മറ്റൊന്ന്. അവതരണഹേതു ഇവയിൽ ഏതെങ്കിലുമായിരുന്നാലും അല്ലെങ്കിലും ശരി, അല്ലാഹുവിന്റെയും റസൂലിന്റെയും - അഥവാ സുന്നത്തിന്റെയും - തീരുമാനത്തിനു വഴങ്ങുവാൻ തയ്യാറില്ലാതെ, അവിശ്വാസികളായ ദുശ്ശക്തികളുടെ തീരുമാനത്തിൽ തൃപ്തിപ്പെടുന്ന എല്ലാ കപട മുസ്ലിംകളും ഈ വചനങ്ങളിലെ ആക്ഷേപത്തിനു വിധേയരാണെന്നു തീർച്ചതന്നെ. ط َ اغ ُ وت (ത്വാഗൂത്ത്)ന്റെ അർഥവും ഉദ്ദേശ്യവും സംബന്ധിച്ച് ഒന്നിലധികം പ്രാവശ്യം മുമ്പു വിവരിച്ചു കഴിഞ്ഞതാണ്. അല്ലാഹുവിന്റെ വിധിനിയമങ്ങളെ ധിക്കരിക്കു ന്ന എല്ലാ ദുശ്ശക്തികളും അതിൽ ഉൾപ്പെടും. ഈ വചനങ്ങൾ മുമ്പിൽ വെച്ചു കൊണ്ട് പരിശോധിച്ചാൽ, ഇന്നത്തെ മുസ്ലിം സമൂഹത്തിൽ വലിയൊരു വിഭാഗം ത്തരം കപടവിശ്വാസികളിൽ പെടുന്നതായി കാണാവുന്നതാണ്. എന്തെങ്കിലും പ്രശ് നമോ, കക്ഷിവഴക്കോ നേരിടുമ്പോൾ തങ്ങൾക്ക് അനുകൂലമായ വിധി എവിടെ നിന്നു ലഭിക്കുമെന്നുള്ളതല്ലാതെ, സത്യവും ന്യായവും ഏതു ഭാഗത്താണെന്നോ, അല്ലാ ഹുവും റസൂലും കൽപിക്കുന്ന വിധിയെന്താണെന്നോ അവർക്ക് ചിന്താവിഷയമേ അല്ല. രു പക്ഷേ, ഇസ്ലാമിലെ വിധിയായിരിക്കും തങ്ങൾക്കും അനുകൂലമായിരിക്കുക യെന്നു കണ്ടാൽ, അപ്പോഴവർ വലിയ മതഭക്തരായി പ്രത്യക്ഷപ്പെടുകയും ചെയ്യും. നേ രെ മറിച്ച് ഇസ്ലാമിക നിയമങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത ഏതെങ്കിലും സർക്കാർ നിയമത്തെയോ, കോടതി വിധിയെയോ, മദ്ധ്യസ്ഥ തീരുമാനത്തെയോ അനുസരിക്കുന്നതിലാണ് തങ്ങൾക്ക് ഗുണമുണ്ടായിരിക്കുകയെന്നു കണ്ടാൽ, അവിടെ പിന്നെ തങ്ങൾ സ്വീകരിക്കുവാൻ ബാധ്യസ്ഥരായ ഇസ്ലാമിന്റെ വിധിവിലക്കുകൾ അവരുടെ ദൃഷ്ടിയിൽ അപ്രായോഗികവുമായിരിക്കും. ഒരു മതേതര രാഷ്ട്രമായ നമ്മുടെ രാജ്യത്ത് ജനാധിപത്യ വ്യവസ്ഥയുടെയും, ജനക്ഷേമത്തിന്റെയും പേരിൽ നിർമിക്കപ്പെടുന്ന പല നിയമങ്ങളും - അവയുടെ ലക്ഷ്യം പ്രത്യക്ഷത്തിൽ പ്രശം സനീയം തന്നെയായിരുന്നു കൊള്ളട്ടെ - ഇസ്ലാമിന്റെ തത്വസിദ്ധാന്തങ്ങൾക്ക് നിരക്കാത്തവയായിരിക്കും. അന്യരുടെ സ്വത്തോ അവകാശങ്ങളോ അവയുടെ യഥാ ർഥ ഉടമസ്ഥന്മാർക്ക് വിട്ടുകൊടുക്കാതെ സ്വായത്തമാക്കുവാനും, കൊടുത്തു തീർ ക്കുവാൻ കടമപ്പെട്ട കടബാധ്യതകളെ കൊടുത്തുതീർക്കാതെ കഴിക്കുവാനും സഹായകമാ കുന്ന അത്തരം പല നിയമങ്ങൾക്കും അവർ ദൈവിക നിയമങ്ങളെക്കാൾ വില കൽപ്പിക്കുന്നതായി കാണാം. നിർബന്ധപൂർവ്വം അടിച്ചേൽപിക്കപ്പെടുന്നുവെങ്കിൽപോലും അങ്ങിനെയുള്ള അന്യായമായ നിയമ നടപടികളിൽ നിന്നു കഴിവതും ഒഴിഞ്ഞുമാറേണ്ടത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവരുടെ കടമയത്രെ. ക്ക, നിർബന്ധമില്ലാത്ത അവസ്ഥയിൽപോലും അവയെ ആയുധമാക്കി മതശാസനകളെ പുറംതള്ളിക്കളയുന്നത് തികച്ചും കാപട്യമാകുന്നു. അല്ലെങ്കിൽ ധിക്കാരമാണ് . അജ്ഞാനികളായ സാധാരണക്കാർ മാത്രമല്ല, കുറച്ചൊക്കെ വിവരമുള്ളവരെന്നു കരുതപ്പെടുന്ന വ്യക്തികളിൽ പോലും ഈ തരക്കാരെ കാണാറുള്ളതാണ് കൂടു തൽ സങ്കടം. ഇസ്ലാമിന്റെ നിയമം ഇന്നിന്ന പ്രകാരത്തിലാണല്ലോ - അതല്ലേ സ്വീകരിക്കേണ്ടത് - എന്ന് വല്ലവരും പറഞ്ഞാൽ, എന്തെങ്കിലും ഉപായങ്ങളും ദുർന്യായങ്ങളും പറഞ്ഞ് തടിതപ്പുകയായിരിക്കും ഇത്തരക്കാർ ചെയ്യുക. അതെ, 61 -ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ച അതേ സമ്പ്രദായം തന്നെ. 59-ാം വചനത്തി ൽ അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ, അവർ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ ഈ നില അവർ മാറ്റിയേ തീരൂ. والله المستعان അൽബക്വറഃ : 256 ൽനിന്നു വ്യക്തമാകുന്നത്പോലെ, അല്ലാഹുവിലും, വേദഗ്രന്ഥത്തിലും, റസൂലിലും വിശ്വസിക്കുന്നതോടെ "ത്വാഗൂത്തു'കളെ നിഷേധിക്കലും, അവരിൽ അവിശ്വസിക്കലും അനിവാര്യമായിത്തീരുന്നു. അവരോട് ത്വാഗൂത്തിൽ അവിശ്വസിക്കുവാൻ കൽപിക്കപ്പെട്ടിട്ടും അവർ ത്വാഗൂത്തിന്റെ അടുക്കൽ ചെന്നു വിധിതേടുവാൻ ഉദ്ദേശിക്കുന്നു എന്ന് അവരെ ആക്ഷേപിക്കുന്നത് അതുകൊണ്ടാണ്. അഥവാ നിർബ്ബന്ധമായത് അനുഷ്ഠിക്കാതിരിക്കുക മാത്രമല്ല, നിഷിദ്ധമായത് പ്രവർത്തിക്കുക കൂടിയാണവർ ചെയ്യുന്നതെന്ന് താൽപര്യം. താൽക്കാലികമായ ഏതെങ്കിലും നേട്ടത്തെ ലക്ഷ്യം വെച്ച് പൈശാചിക ശക്തികളുടെ വിധികൊണ്ട് തൃപ്തി അടഞ്ഞശേഷം വല്ല അഹിതവും തങ്ങൾക്ക് ബാധിക്കുമ്പോൾ, ആ കപടവിശ്വാസികൾ നബി യുടെ അടുക്കൽ വന്നു ഒഴികഴിവുകൾ സമർപ്പിക്കേണ്ടതായി നേരിട്ടേക്കും. അപ്പോൾ മുമ്പ് തങ്ങളുടെ പക്കൽ വന്നുപോയത് കേവലം ഉരുദ്ദേശ്യത്തോടു കൂടിയായിരുന്നില്ല, നല്ലത് വരണമെന്നും, കക്ഷികൾ തമ്മിൽ യോജിപ്പുണ്ടാക്കണമെന്നുമുള്ള സദുദ്ദേശ്യത്തോടുകൂടി മാത്രമായിരുന്നു അത് എന്നൊക്കെ അവർ സമർത്ഥിക്കും. പക്ഷേ, അവരുടെ എല്ലാ ഉള്ളുകള്ളികളും അല്ലാഹുവിന് നല്ലപോലെ അറിയാം. അല്ലാഹുവിനു അപരിചിതരൊന്നുമല്ല അവർ, പെട്ടെന്ന് അവരുടെ മേൽ നടപടി എടുക്കുന്നില്ലെങ്കിലും വഴിയെ അവർ അർ ഹിക്കുന്ന ശിക്ഷാ നടപടി അല്ലാഹു എടുക്കുകതന്നെ ചെയ്യും. അതുകൊണ്ട് തൽക്കാലം വരെ അവഗണിച്ചു വിട്ടേക്കുകയും, നല്ല ഉപദേശങ്ങൾ നൽകുകയും, മനസ്സിൽ പതിയത്ത ക്ക വാക്കുകൾ അവരോട് പറയുകയും ചെയ്താൽ മതി, എന്നൊക്കെയാണ് അല്ലാ ഹു നബി യോട് കൽപിക്കുന്നത്. അവരുടെ സ്വന്തങ്ങളിൽ എന്ന് അർഥംകൊടുത്ത എന്ന വാക്കിന് അവരെ സംബന്ധിക്കുന്ന കാര്യങ്ങളിൽ എന്നും, അവരോട് സ്വകാര്യമായി-എന്നും വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. അത്തരം ചെയ്തികളിൽനി അവരെ പിൻതിരിപ്പിക്കുവാൻ ഉതകുമാറ് അവരുടെ മനസ്സിൽ തട്ടുന്ന വാക്കുകൾ അവ രോട് പറയണം എന്നത്രെ കൊണ്ടുദ്ദേശ്യം. എല്ലാതരം ആളുകളോടും, സന്ദർഭങ്ങൾക്കനുസരിച്ച ശൈലിയിൽ സംസാരിക്കുവാനുള്ള കഴിവ് നൽകപ്പെട്ടിട്ടു ള്ള ആളാണല്ലോ നബി തിരുമേനി . അല്ലാഹു പറയുന്നു:--
4:64–65وَمَآ أَرۡسَلۡنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذۡنِ ٱللَّهِۚ وَلَوۡ أَنَّهُمۡ إِذ ظَّلَمُوٓاْ أَنفُسَهُمۡ جَآءُوكَ فَٱسۡتَغۡفَرُواْ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّابٗا رَّحِيمٗا
فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا
(64) ഒരു റസൂലിനെയും (തന്നെ) അല്ലാഹുവിന്റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ, നാം അയച്ചിട്ടില്ല. അവർ തങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ, അവർ നിന്റെയടുക്കൽ വന്നിരുന്നുവെങ്കിൽ, എന്നിട്ട് അവർ അല്ലാഹുവിനോട് പാപമോ ചനം തേടുകയും അവർക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കിൽ) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരി ക്കുന്നവനായും, കരുണാനിധിയായും അവർ കണ്ടെത്തുക തന്നെ ചെയ്യുമാ യിരുന്നു. (65) (നബിയേ,)എന്നാൽ, ഇല്ല - നിന്റെ റബ്ബിനെത്തന്നെയാണ (സത്യം!) - അവർ വിശ്വസിക്കുകയി ല്ല, അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധി കർത്താവാക്കുന്നതു വരേക്കും, പിന്നെ (അതിനു പുറമെ), നീ തീരുമാനിച്ചതിനെക്കുറിച്ച് അവരുടെ മനസിൽ ഒരു വിഷമവും അവർക്കനുഭവപ്പെടാതിരിക്കുകയും, ഒരു (ശരിയായ) കീഴൊതുക്കം അവർ ഒതുങ്ങുകയും(ചെയ്യുന്നത് വരേ ക്കും) (64) നാം അയച്ചിട്ടില്ല ഒരു റസൂലിനെയും, റസൂലിൽ നിന്നും (ഒരാളെയും) അദ്ദേഹം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ ِ َ ّ اللها അല്ലാഹുവിന്റെ ഉത്തരവു(സമ്മത) പ്രകാരം അവർ ആയിരുന്നെങ്കിൽ അവർ അക്രമം ചെയ്തപ്പോൾ തങ്ങളുടെ സ്വന്തങ്ങളോട് ج َ اء ُ وك َ നിന്റെ അടുക്കൽ വന്നു (എങ്കിൽ) എന്നിട്ട് അവർ പാപമോചനം (പൊറുതി) തേടുകയും ചെയ്തു ّ اللها അല്ലാഹുവിനോട് അവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു الر ّ َ س ُ ول ُ റസൂൽ അവർ കെണ്ടത്തുകതന്നെ ചെയ്തിരിക്കുന്നു ّ اللها അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായി കരുണാനിധിയായി (65) ف َ لا എന്നാൽ ഇല്ല നിന്റെ റബ്ബിനെത്തന്നെയാണ അവർ വിശ്വസിക്കയില്ല നിന്നെ അവർ വിധി കർത്താവാക്കുന്നതുവരെ ഭിന്നിപ്പുണ്ടായതിൽ, പിണക്കമുണ്ടായതിൽ അവർക്കിടയിൽ പിന്നെ അവർ കെണ്ടത്താതെ (അനുഭവിക്കാതെ)യും അവരുടെ മനസ്സുകളിൽ, സ്വന്തങ്ങളിൽ ഒരു വിഷമവും തീരുമാനിച്ചതിനെപ്പറ്റി അവർ കീഴൊതുങ്ങുക (സമ്മതിക്കുക)യും ഒരു ഒതുങ്ങൽ, സമ്മതിച്ചു കൊടുക്കൽ തമ്മിൽ ഭിന്നിപ്പും വഴക്കും വരുമ്പോൾ റസൂൽ തിരുമേനി യുടെ തീരുമാനത്തിനു വെക്കുവാൻ ശ്രമിക്കാതെ, ത്വാഗൂത്തുകളെ സമീപിക്കുന്ന കപടവിശ്വസികളെപ്പ റ്റി കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ തുടർച്ചയാണ് ഈ വചനങ്ങളും. എന്നാൽ , ഈ വചനങ്ങളിലടങ്ങിയ തത്വങ്ങൾ അങ്ങിനെയുള്ളവരെമാത്രം ബാധിക്കുന്നവയല്ല. സത്യവിശ്വാസിയാണെന്ന് അവകാശപ്പെടുന്ന ഓരോ മുസ്ലിമും തന്റെ മതജീവിതത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കേണ്ടവയത്രെ അവ. പരമമായ അനുസരണം യഥാർത്ഥത്തിൽ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ, അവന്റെ സന്ദേശനിർദ്ദേശങ്ങളും, വിധിവിലക്കുകളുമെല്ലാം ജനങ്ങൾക്ക് അവൻ എത്തിക്കുന്നത് അവൻ അതിനായി നിയോഗിക്കുന്ന അവന്റെ ദൂതൻമാർ (റസൂലുകൾ) മുഖേനയാണ്. ആ നിലക്ക് അല്ലാഹു വിനെ അനുസരിക്കൽ സാക്ഷാൽക്കരിക്കപ്പെടുന്നത് അവന്റെ ആ ദൂതൻമാരെ നിരുപാധികം അനുസരിക്കുന്നതു വഴിയാകുന്നു. അവരാണെങ്കിൽ, അവന്റെ ത്തരവും ആജ്ഞയും അനുസരിച്ചേ എന്തും പ്രവർത്തിക്കുകയുമുള്ളൂ. അതുകൊണ്ട് ഓരോ ദൈവദൂതനും അവരവരുടെ സമുദായത്താൽ അനുസരിക്കപ്പെടുവാൻ അല്ലാഹു അനുമതി നൽകുകയും, ഓരോ വ്യക്തിയും അവരെ നിരുപാധികം അനുസ രിക്കൽ നിർബ്ബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോൾ റസൂൽ നിലവിലുള്ളപ്പോൾ, അവിടുത്തെ വിധി അനുസരിക്കാതെ, അവിടുത്തെ എതിരാളികളായ ത്വാഗൂത്തുകളെ അനുസരിക്കൽ റസൂലിനെ നിഷേധിക്കലായിത്തീരുന്നു. (റസൂലിന്റെ കാലശേഷം അവിടുത്തെ സുന്നത്തിനെതിരായ വിധികൾ സ്വീകരിക്കുന്നതും അതുപോലെത്തെ ന്ന.) എനി, അങ്ങിനെ ഒരക്രമം - അതാകട്ടെ അവനവനോടു തന്നെ ചെയ്യുന്ന വമ്പിച്ച അക്രമവുമാണ് - ചെയ്തു കഴിഞ്ഞാൽ, പിന്നെ വേണ്ടത് അതിനു ന്യായീകരണമുണ്ടാക്കുകയോ, ഒഴികഴിവുകൾ സമർപ്പിക്കുകയോ അല്ല. മറിച്ച് റസൂൽ തിരുമേനി യുടെ അടുക്കൽ ചെന്നു തന്റെ പക്കൽ വന്നുപോയ അപരാധത്തെക്കുറിച്ചു ഖേദം പ്രകടിപ്പിക്കുകയും, അല്ലാഹുവിനോടു പാപമോചനത്തിനുവേണ്ടി പ്രാർഥിക്കുകയും, തങ്ങൾക്കുവേണ്ടി പ്രാർഥിക്കുവാൻ തിരുമേനിയോടു അപേക്ഷിക്കുകയുമാണ് അവർ ചെയ്യേണ്ടത്. അതോടുകൂടി അവർക്കുവേണ്ടി ശുപാർശചെയ്തുകൊണ്ട് റസൂലും അല്ലാഹുവിനോട് പ്രാർഥിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുമായിരുന്നു എന്നൊക്കെ യാണ് ഈ വചനത്തിൽ അല്ലാഹു അറിയിക്കുന്നത്. ഇപ്പറഞ്ഞത് റസൂൽ തിരുമേനി യുടെ കാലത്തുള്ളവരെ സംബന്ധിച്ചാണെന്ന് വളരെ വ്യക്തമാണ്. റസൂൽ തിരുമേനി യുടെ അടുക്കൽ ചെല്ലലും, അവിടുന്നു പാപമോചനം തേടലും അവിടുത്തെ ജീവിതകാലത്തു മാത്രമാണല്ലോ സാധ്യ മാകുക. എന്തു പാപം ചെയ്താലും റസൂൽ തിരുമേനി യുടെ ക്വബ്റിങ്കൽ ചെന്നു സങ്കടം പറഞ്ഞാൽ മതിയെന്നും മറ്റുമുള്ള ചില അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും നീതീകരണമുണ്ടാക്കുവാൻ വേണ്ടി ചില തൽപരകക്ഷികൾ ഈ വചനം ഉപയോഗപ്പെടുത്താറുണ്ട്. നബി യുടെ കാലശേഷം തിരുമേനിയുടെ ക്വബ്റിങ്കൽ ചെല്ലുന്നതും, ജീവിത കാലത്തു അവിടുത്തെ സന്നിധിയിൽ ചെല്ലുന്നതും ഒരുപോലെയാണെന്നും അവർ ജൽപിക്കുന്നു. ഇത് തികച്ചും നിരർഥമാണെന്നുള്ളതിരിക്കട്ടെ, അങ്ങനെ സങ്കൽപിച്ചാൽ തന്നെയും റസൂൽ തിരുമേനി ഇവർക്കുവേണ്ടി പാപമോചനം തേടുകയെന്ന ഉപാധി ജീവിതകാലത്തേ പൂർത്തിയാകൂ എന്നു പറയേണ്ടതില്ല. റസൂൽ തിരുമേനി ജീവിച്ചിരിക്കുമ്പോൾ, അവിടുത്തോട് ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകൾ അവിടുത്തോട് കാണിക്കുന്ന അനുസരണക്കേട് കൂടുതൽ ഗുരുതരമായ പാതകമായിരിക്കും. അതുപോലെ അവിടുന്ന് ചെയ്യുന്ന പ്രാർഥന നേരിൽ ലഭിക്കുവാൻ ഭാഗ്യമുണ്ടാകുന്നത് അതിമഹത്തായ ഒരു അനുഗ്രഹവുമാകുന്നു. ഇതാണിവിടെ പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്ന ത്. സമുദായത്തിന്റെ നന്മക്കുവേണ്ടി അല്ലാഹു നിയോഗിച്ചയച്ച റസൂൽ അവനോട് അവർക്കു വേണ്ടി ചെയ്യുന്ന പ്രാർഥന മറ്റാരുടെതിനെക്കാളും അവന്റെ അടുക്കൽ സ്വീകാര്യമാവാതിരിക്കുവാൻ തരമില്ലല്ലോ. നബി യെ അഭിമുഖീകരിച്ചുകൊണ്ട് ഈ വചനത്തിൽ സ്വീകരിക്കപ്പെട്ട സംസാരശൈ ലി നോക്കുമ്പോൾ (നീ അവർക്കുവേണ്ടി പാപമോചനം തേടുകയും) എന്നായിരുന്നു പറയേണ്ടിയിരുന്നത്. ആ ശൈലിവിട്ടേച്ചുകൊണ്ട് (അവർക്കുവേണ്ടി റസൂൽ പാപമോചനം തേടുകയും) എന്നാണ് അല്ലാഹു പറഞ്ഞത്. പ്രസ്തുത യഥാർഥ്യമാണ് ഇതു സൂചിപ്പിക്കുന്നത്. ملعا ّ اللها റസൂലിനെ അയക്കുന്നത് റസൂലിനെ അനുസരിക്കുവാനാണെന്ന് പറഞ്ഞുവല്ലോ. അപ്പോൾ, അഭിപ്രായ വ്യത്യാസമോ, ഭിന്നിപ്പോ, കക്ഷിവഴക്കോ ഉളവാകുന്ന അവസരങ്ങളിൽ റസൂലിന്റെ വിധി ആ വിഷയത്തിൽ എന്താണെന്നേ ഒരു സത്യവിശ്വാസിക്കു നോക്കുവാൻ അവകാശമുള്ളൂ. റസൂൽ തിരുമേനി ജീവിച്ചിരിക്കുന്ന കാലത്തുള്ളവർക്ക് നേരിട്ടുതന്നെ വിധി തേടുകയും അന്വേ ഷിക്കുകയും ചെയ്യാം. അവിടുത്തെ വിയോഗത്തിനു ശേഷം, അവിടുന്നു നമ്മെ ഏൽപിച്ചു പോയിട്ടുള്ള അല്ലാഹുവിന്റെ കിതാബിൽ നിന്നും, അവിടുത്തെ ചര്യയാകുന്ന സുന്നത്തിൽ നിന്നുമല്ലാതെ മറ്റൊന്നിൽ നിന്നും അതിനു നിവൃത്തിയില്ല. അവിടുത്തെ വി യോഗത്തിനു ശേഷം മാത്രമേ ആശ്രയിക്കേണ്ടതുള്ളൂവെന്ന് വാദിക്കുന്നവർ, യഥാർഥത്തിൽ റസൂലിനെയും വ്യാജമാക്കുകയും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. റസൂലിന്റെ വിധികളെ സ്വീകരിക്കുന്നതിന്റെ നിർബ്ബന്ധം എത്ര കണിശമായിട്ടാണ് അല്ലാഹു ഇവിടെ പ്രസ്താവിച്ചതെന്ന് ഒന്നു ചിന്തിച്ചു നോക്കുക:- ആദ്യമായി: ف َ لا َ എന്നു നിഷേധരൂപത്തിലുള്ള ഒരവ്യയം! "കാര്യം മേൽ പറഞ്ഞതുപോലെയാണെന്നിരിക്കെ എന്നർഥം, രണ്ടാമതായി: എന്നൊരു സത്യവാചകം! "നിന്റെ റബ്ബിനെത്തന്നെയാണ - ഞാനിതാ സത്യം ചെയ്തു പറ യുന്നു' എന്നർഥം. മൂന്നാമതായി: വീണ്ടും നിഷേധത്തിന്റെ അവ്യയം ആവർത്തിച്ചുകൊണ്ട് (നിന്നെ വിധികർത്താവാക്കാതെ അവർ വിശ്വസിക്കുകയില്ല) എന്നു പറഞ്ഞുകൊണ്ടാണ് വിഷയം അവതരിപ്പിക്കുന്നത്. വിധി കർത്താവാക്കൽ നിർബ്ബന്ധമാണെന്നോ, ഇല്ലെങ്കിൽ മറ്റോ പറയാതെ, വിധി കർത്താവാക്കാത്ത കാലത്തോളം സത്യവിശ്വാസം തന്നെ ശരിയാകുകയില്ലെന്നു പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാലാമതായി: വിധികർത്താവാക്കി ആ വിധി നടപ്പിൽ വരുത്തിയാലും പോരാ, ആ വിധിയെപ്പറ്റി മനസ്സിൽ ഒരു വിഷമവും തോന്നാതിരിക്കുകയും വേണം(... എന്നു പറഞ്ഞിരിക്കുന്നു. അതും പോരാ, അതിനു കീഴൊതുങ്ങുകയും വേണം എന്ന് അഞ്ചാമതും പറയുന്നു. അവസാനം, കീഴൊതുങ്ങിയാലും പോരാ, തികച്ചും ശരിവെച്ചു സമ്മതിച്ചു കൊണ്ടുള്ള ഒരു കീഴൊതുക്കമായിരിക്കണം എന്ന് ആറാമതൊരു തറപ്പിച്ചു പറയലും! ഇതൊക്കെ, നബി യുടെ കാലത്തേക്ക് മാത്രം ബാധകമായതാണെന്ന് അൽപമെങ്കിലും സത്യവിശ്വാസം ഹൃദയത്തിൽ സ്ഥലം പിടിച്ചിട്ടുള്ള വല്ലവർക്കും പറയുവാൻ സാധിക്കുമോ? ഈ വചനത്തിലെ ആശയം ഉൾക്കൊള്ളുന്ന ചില നബി വചനങ്ങൾ കൂടി കാണുക:- (ക'(ഖ(- ചഛ7 ഖ - ജ ഖ(- ക'( സാരം:- റസൂൽ പറഞ്ഞിരിക്കുന്നു: ( മ ) "നിങ്ങളിൽ ഒരാൾക്ക് അവന്റെ മാതാപിതാക്കളെയും, മക്കളെയും, എല്ലാ മനുഷ്യരെയുംകാൾ അധികം ഇഷ്ടപ്പെട്ടവൻ ഞാനായിത്തീരുന്നതുവരെ അവൻ വിശ്വാസിയാകുകയില്ല.' (ബു: മു,) ഏറ്റ വും ഇഷ്ടപ്പെട്ടയാൾ നബി ആയിരിക്കുമ്പോൾ അവിടുത്തെ വിധിക്കെതിരിൽ മറ്റാരുടെ വിധി യും സ്വീകരിക്കപ്പെടുകയില്ലല്ലോ. ( യ ) നിങ്ങളിൽ ഒരുവന്റെ ഇച്ഛ ഞാൻ കൊണ്ടുവന്നിട്ടുള്ളതിനെ അനുകരിച്ചുകൊണ്ടാകുന്നതുവരെ അവൻ വിശ്വാസിയായിരിക്കുകയില്ല.' (ശറ ഹുസ്സുന്നഃ) തിരുമേനി കാണിച്ചുതന്നതിനെതിരായ ഇച്ഛകൾ പോലും സത്യവിശ്വാസികൾ യോജിക്കുകയില്ലെന്നു താല്പര്യം. ( ര ) അല്ലാഹുവിനെ റബ്ബായും, ഇസ്ലാമിനെ മതമായും, മുഹമ്മദിനെ പ്രവാചകനായും തൃപ്തിപ്പെടുന്നവൻ ആരോ അവൻ സത്യവിശ്വാസത്തിന്റെ സ്വാദ് ആസ്വദിക്കുന്നതാണ്.' (മു.) വിശ്വസിക്കുകയും സമ്മതിക്കുകയും ചെയ്താൽ പോരാ, മനസ്സിനു സംതൃപ്തിതോന്നുകകൂടി വേണം, എന്നാലേ സത്യവിശ്വാസത്തിന്റെ മെച്ചം അനുഭവപ്പെടുകയുള്ളൂ എന്നുദ്ദേശ്യം. ( റ ) (റ) പറയുന്നു: ഉമർ (റ) ഹജറുൽ അസ്വദ് ചുംബിക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം ഇങ്ങിനെ പറയുകയും ചെയ്തിരുന്നു . "നീ, ഉപകാരം ചെയ്യുവാനോ, ഉപദ്രവം ചെയ്യുവാനോ കഴിയാത്ത ഒരു കല്ലാ ണെന്ന് എനിക്കറിയാം. റസൂൽ തിരുമേനി നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല.' (ബു; മു.) റസൂൽ വല്ലതും ചെയ്യുകയോ പറയുകയോ ചെയ്താൽ, അതിന്റെ കാരണവും യുക്തിയും നമുക്ക് മനസ്സിലായിട്ടില്ലെങ്കിൽപോലും നാമത് അനുസരിക്കുക യും, അനുകരിക്കുകയും വേണമെന്നത്രെ ഉമർ(റ) പറഞ്ഞതിന്റെ താൽപര്യം.
4:66–68وَلَوۡ أَنَّا كَتَبۡنَا عَلَيۡهِمۡ أَنِ ٱقۡتُلُوٓاْ أَنفُسَكُمۡ أَوِ ٱخۡرُجُواْ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٞ مِّنۡهُمۡۖ وَلَوۡ أَنَّهُمۡ فَعَلُواْ مَا يُوعَظُونَ بِهِۦ لَكَانَ خَيۡرٗا لَّهُمۡ وَأَشَدَّ تَثۡبِيتٗا
وَإِذٗا لَّأٓتَيۡنَٰهُم مِّن لَّدُنَّآ أَجۡرًا عَظِيمٗا
وَلَهَدَيۡنَٰهُمۡ صِرَٰطٗا مُّسۡتَقِيمٗا
(66) നിങ്ങൾ നിങ്ങളുടെ സ്വന്ത (ദേഹ) ങ്ങളെ കൊല്ലുവിൻ, അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ വസതികളിൽ നിന്ന് പുറത്തു പോകുവിൻ എന്ന് അവരുടെമേൽ നാം നിയമിച്ചിരുന്നെങ്കിൽ, അവർ - (അതെ) അവരിൽ നിന്ന് അൽപം ആളുകളൊഴികെ - അത് ചെയ്യു ന്നതല്ല. അവരോട് സദുപദേശം ചെയ്യപ്പെടുന്ന കാര്യം അവർ ചെയ്തിരുന്നെങ്കിൽ, അതവർക്ക് ഏറ്റം ഉത്തമവും, കൂടുതൽ ശക്തമായി (സത്യത്തിൽ അവരെ) ഉറപ്പിക്കുന്നതുമാകുമായിരുന്നു:- (67) (മാത്രമല്ല) അന്നേരം നമ്മുടെ വകയായി വമ്പിച്ച പ്രതിഫലം അവർക്കു നാം നൽകുന്നതുമാണ്. (68) ചൊവ്വായ (നേരെയുള്ള) പാതയിൽ നാം അവരെ വഴി നടത്തുകയും തന്നെ ചെയ്യുന്നതാണ്. (66) നാം ആയിരുന്നെങ്കിൽ നാം നിയമിച്ചിരുന്നു(വെങ്കിൽ) അവരുടെ മേൽ, അവരിൽ നിങ്ങൾ കൊല്ലുവിൻ എന്ന് നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ അല്ലെങ്കിൽ നിങ്ങൾ പുറത്തുപോകുവിൻ നിങ്ങളുടെ വസതി(വീടുപാർപ്പിടം)കളിൽനിന്ന് അതവർ ചെയ്കയില്ല കുറച്ചു(അൽപം)ആളുകളൊഴികെ അവരിൽനിന്ന് അവരായിരുന്നെങ്കിൽ അവർ ചെയ്തിരുന്നു(വെങ്കിൽ) അവർക്ക് സദുപദേശം ചെയ്യപ്പെടുന്ന കാര്യം ب ِ ه ِ അതുകൊണ്ട്, അതിനെ َ ان َ 8 ل َ അതാകുമായിരുന്നു അവർക്കു ഏറ്റം ഉത്തമം, കൂടുതൽ ഗുണം കൂടുതൽ ശക്തമായതും, കെട്ടുറപ്പായതും ഉറപ്പിക്കൽ, സ്ഥിരപ്പെടുത്തലിൽ (67) അന്നേരം, അപ്പോൾ, എന്നാൽ ْ ُ ദلآت َ ي ْ ن َ ا നാമവർക്ക് കൊടുക്കുകയും ചെയ്യും നമ്മുടെ അടുക്കൽ നിന്ന്(നമ്മുടെ വക) പ്രതിഫലം വമ്പിച്ച, മഹത്തായ (68) അവരെ നാം നടത്തുക (നയിക്കുക- - ചേർക്കുക)യും ചെയ്യും പാതയിൽ, മാർഗത്തിൽ ചൊവ്വായ, നേരെയുള്ള. കഴിഞ്ഞ വചനത്തിൽ കപടവിശ്വാസികളെ സംബന്ധിച്ചു ചെയ്ത പ്രസ്താവനകളോട് ബന്ധപ്പെട്ട വചനങ്ങൾതന്നെയാണ് ഇവയും. ആത്മഹത്യ മുഖേനയോ, തമ്മതമ്മിൽ കൊലചെയ്തോ സ്വന്തം ജീവനെ സ്വന്തം വാസസ്ഥലം ത്യജിച്ചു നാടുവിടണമെന്നോ പോലെയുള്ള അസഹ്യമായ ശാസനകളൊന്നും അല്ലാഹു മനുഷ്യരുടെ മേൽ ചുമത്തിയിട്ടില്ല. ചയ്വാൻ സാധ്യമാകുന്നതും, അവരുടെ നന്മക്കും രക്ഷക്കും ആവശ്യമായതും മാത്രമേ അല്ലാഹു നിയമിച്ചിട്ടുള്ളൂ. അഥവാ അത്തരം വല്ല കർശന നിയമങ്ങളും നിർദ്ദേശിച്ചാൽ അത് അനുസരിക്കുവാൻ വളരെ കുറഞ്ഞ ആളുകളേ തയ്യാറാവുകയുള്ളൂ. അങ്ങിനെ വന്നാ ൽ, യഥാർഥ വിശ്വാസികളും, കപടവിശ്വാസികളും വ്യക്തമായി വേർതിരിയു കയും ചെയ്യും. പക്ഷേ, അങ്ങിനെയുള്ള കടുത്ത നിയമങ്ങളൊന്നും തന്നെ അല്ലാഹു നിർദ്ദേശിച്ചി -ട്ടില്ല. അതുകൊണ്ട് അവർക്ക് നൽകപ്പെടുന്ന ഉപദേശങ്ങൾ യഥാവിധി സ്വീകരിക്കുന്നതാണ് ഇഹത്തിലും പരത്തിലും അവർക്ക് നല്ലത്. അവരുടെ വിശ്വാസവും സത്യസന്ധത യും അതുമൂലം കൂടുതൽ ദൃഢപ്പെടുകയും ചെയ്യും. മാത്രമല്ല, അല്ലാഹുവിങ്കൽ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുവാനും, നേർമാർഗം തെറ്റാതെ അതിൽ സ്ഥിരമായി ഉറ ച്ചു നിൽക്കുമാറ് അല്ലാഹുവിന്റെ സഹായം ലഭിക്കുവാനും അത് കാരണമായി ത്തീരുന്നതാണ്. ഇതാണ് ചുരുക്കത്തിൽ ഈ വചനങ്ങളുടെ താൽപര്യം. ഈ വചനങ്ങൾ അവതരിച്ചപ്പോൾ, കൊല്ലപ്പെടുവാനോ, രാജ്യം ത്യജിച്ചു പോകുവാനോ അല്ലാഹു കൽപിച്ചിരുന്നാൽ അത് അനുഷ്ഠിക്കാൻ തങ്ങൾ തയ്യാറാണെന്ന് പല സ്വഹാബികളും സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായെന്നും, ന ബി അവരെ പ്രശംസിക്കുകയുണ്ടായെന്നും രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു. ചില സ്വഹാബികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അങ്ങിനെ നിയമിക്കപ്പെട്ടിരുന്നെങ്കിൽ അതനുസരിക്കുന്ന ആ അൽപം ആളുകളിൽപെട്ട ആളാകുമായിരുന്നു ഇദ്ദേഹമെന്ന് നബി പറഞ്ഞതായും ചില രിവായത്തുകളിൽ വന്നിരിക്കുന്നു. അല്ലാഹു തുടരുന്നു: -
4:69–70وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَـٰٓئِكَ مَعَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَۚ وَحَسُنَ أُوْلَـٰٓئِكَ رَفِيقٗا
ذَٰلِكَ ٱلۡفَضۡلُ مِنَ ٱللَّهِۚ وَكَفَىٰ بِٱللَّهِ عَلِيمٗا
(69) ആർ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നു വോ, അക്കൂട്ടർ, യാതൊരുവരുടെ മേൽ അല്ലാഹു അനുഗ്രഹം ചെയ്തി രിക്കുന്നുവോ അവരോടു കൂടെ യായിരിക്കും. (അതെ)"നബി'മാരും, "സ്വിദ്ദീക്വു'കളും, "ശഹീദു'കളും, "സ്വാലിഹു'കളുമാകുന്ന (അനുഗൃ ഹീതരുടെകൂടെ) അക്കൂട്ടർ വളരെ നല്ല സുഹൃത്തു ക്കളും! (70) ആ അനുഗ്രഹം (അഥവാ ഔദാര്യം) അല്ലാഹുവിൽ നിന്നാകു ന്നു. (എല്ലാം) അറിയുന്നവനായി അല്ലാഹു(തന്നെ) മതിതാനും! (69) و َ م َ ن ْ ആർ, വല്ലവനും ي ُ ط ِ ع ِ അനുസരിക്കുന്നു(വോ) ّ اللها അല്ലാഹുവിനെ و َ الر ّ َ س ُ ول َ റസൂലിനെയും എന്നാൽ അക്കൂട്ടർ യാതൊരുവരോടു കൂടെയായിരിക്കും ُ َ ّ اللها അല്ലാഹു അനുഗ്രഹം ചെയ്തിട്ടുള്ള അവരുടെ മേൽ م ِ ن َ الن നബിമാരാകുന്ന, നബിമാരായിട്ട് و َ الص സ്വിദ്ദീക്വുകളും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിന്റെ ആവശ്യകതയും, ധിക്കരിക്കുന്നതിന്റെ ഭവിഷ്യത്തും സംബന്ധിച്ചു പ്രസ്താവിച്ചതിനുശേഷം, അവ രെ അനുസരിക്കുന്നതുമൂലം ലഭിക്കുവാനിരിക്കുന്ന അന്തിമ നേട്ടത്തെക്കുറിച്ചാണ് ഇൗ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. അനുസരണംമൂലം ഇഹത്തിലും പരത്തിലും ലഭിക്കുവാനുള്ള നേട്ടങ്ങളെക്കാളെല്ലാം ഭാഗ്യകരമായ നേട്ടവും അതുതന്നെ. അതായത് അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങൾക്ക് പാത്രങ്ങളായിത്തീർന്ന - എല്ലാ മനുഷ്യരിലുംവെച്ച് ഏറ്റവും ഉന്നതപദവിക്കാരായ - നബിമാർ വരെയുള്ള അനുഗൃഹീതരുമായി സുഹൃൽബന്ധവും സമ്പർക്കവും പുലർത്തിക്കൊണ്ടുള്ള സ്വർഗീയ ജീവിതം! ഇതിൽപരം ഭാഗ്യകരമായി മറ്റെന്തുണ്ട്?! അതാകട്ടെ, അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടുമാത്രം ലഭിക്കുന്നതാകുന്നു. ആർക്കാണ് , എന്തൊക്കെയാണ് നൽകേണ്ടത് എന്നു തുടങ്ങിയ സകലകാര്യങ്ങളും അല്ലാഹുവിനറിയാം. അതനുസരിച്ചു കൈകാര്യം ചെയ്വാൻ അവൻ തന്നെ മ തി. മറ്റാരുടെയും സഹായമോ തുണയോ അവന്നാവശ്യമില്ല എന്നു സാരം. ആ അനുഗൃഹീതർ ആരൊക്കെയാണെന്ന് അല്ലാഹു വിവരിക്കുന്നു: (1) നബിമാർ(പ്രവാചകന്മാർ). (2) സ്വിദ്ദീക്വുകൾ (സത്യസന്ധന്മാർ). (3) ശഹീദുകൾ (സത്യസാക്ഷികൾ). (4) സ്വാലിഹുകൾ (സദ്വൃത്തർ) ഇവരാണത്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ പ്രത്യേകം പ്രദാനം ചെയ്യുന്ന ഉന്നത പദവിയാണ് പ്രവാചകത്വം. അത് മനുഷ്യന്റെ പ്രയത്നം സിദ്ധിക്കുന്നതല്ല. മനുഷ്യരിൽ വെച്ച് ഏറ്റവും ഉൽകൃഷ്ട സ്ഥാനമുള്ളവരും പ്രവാചകന്മാർതന്നെ. അവരെക്കഴിച്ചാൽ പിന്നീട് ക്രമപ്രകാരം സ്വിദ്ദീക്വു കളും, ശഹീദുകളും, സ്വാലിഹുകളും. ഈ മൂന്നു സ്ഥാനങ്ങൾക്കും കൃത്യമായ ഒരു നിർവ്വചനം നൽകുക സാധ്യമല്ല. വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യ ത്തിൽ അടിയുറച്ചു നിൽക്കുകയും, സത്യത്തിനെതിരിൽ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാർക്ക് സ്വിദ്ദീക്വു ( الصديق )കൾ എന്നും, സത്യത്തിനുവേണ്ടി ജീവൻ പോലും ബലിയർപ്പിക്കുന്നതുവരെയുള്ള ത്യാഗങ്ങൾ വഴി സത്യത്തിനു സാക്ഷ്യം വഹിച്ചവർക്ക് ശഹീദു( الشھيد )കൾ എന്നും സാമാന്യമായി പറയാം. ശഹീദുകളെ അപേക്ഷിച്ച് ഉന്നത സ്ഥാനമുള്ളവർ സ്വിദ്ദീക്വുകളാണെങ്കിലും, രണ്ടും പദവികളും ലഭിക്കുന്നത് അല്ലാഹുവിനെയും റസൂലുകളെയും അനുസരിക്കുന്നതിൽനിന്നുതന്നെയാകുന്നു. അല്ലാഹു പറയുന്നു: "യാതൊരുകൂട്ടർ അല്ലാഹുവിലും അവന്റെ റസൂലുകളി ലും (സത്യസന്ധരും) و َ الش ശഹീദ്(രക്ത സാക്ഷി)കളും و َ الص സ്വാലിഹു (സൽക്കർമി)കളും വളരെ(എത്രയോ) നന്നായിരിക്കുന്നു, നന്നുതാനും അക്കൂട്ടർ സുഹൃത്തു(ക്കൾ), സുഹൃത്തായിട്ട് (70) അനുഗ്രഹം, ഔദാര്യം, ദയവ് ِ َ ّ اللها َ ن ِ م അല്ലാഹുവിൽനിന്നാകുന്നു മതിതാനും ِ َ ّ اللها ِ ب അല്ലാഹു, അല്ലാഹുതന്നെ അറിയുന്നവനായി വിശ്വസിച്ചുവോ അക്കൂട്ടർ തന്നെയാണ് അവരുടെ റബ്ബിന്റെ അടുക്കൽ സ്വിദ്ദീക്വുകളും ശഹീദുകളും.' (സൂ: ഹദീദ് : 19) സത്യവിശ്വാസം സ്വീകരിച്ചു സന്മാർഗത്തിൽ നിലകൊള്ളുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് പൊതുവെ പറയപ്പെടുന്ന വാക്കാണ് സ്വാലിഹു( الصالح )കൾ. അല്ലാഹു പറയുന്നു: "വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ തീർച്ചയായും നാം സ്വാലിഹുകളിൽ ഉൾപെടുത്തുന്നതാണ്.' (അൻകബൂത്ത് : 9) നബിമാ രെക്കുറിച്ചും സ്വാലിഹുകൾ എന്നു അല്ലാഹു ചില സ്ഥലങ്ങളിൽ വിശേഷിപ്പിച്ചു കാണാം. അപ്പോൾ, നബിമാരുടെയും സ്വിദ്ദീക്വുകളുടെയും ശഹീദുകളുടെയും സ്ഥാനം പ്രാപിച്ചിട്ടില്ലാത്ത സദ്വൃത്തരാണ് ഇവിടെ സ്വാലിഹുകൾകൊണ്ടുദ്ദേശ്യമെന്നു മനസ്സിലാക്കാം. പറയുന്നു: "ഞാൻ റസൂൽ തിരുമേനി യുടെ അടുക്കൽ രാത്രി താമസിച്ചിരുന്നു. അവിടുത്തേക്ക് വെള്ളം മുതലായ ആവശ്യങ്ങൾ ഞാൻ കൊണ്ടുചെന്നു കൊടുത്തപ്പോൾ അവിടുന്നു പറഞ്ഞു: "(വേണ്ടത്) ചോദിച്ചുകൊള്ളുക'. ഞാൻ പറഞ്ഞു: "സ്വർഗത്തിൽ അങ്ങയോടൊപ്പമുള്ള സഹവാസമാണ് എനിക്ക് അങ്ങയോട് ചോദിക്കുവാനുള്ളത് തിരുമേനി പറഞ്ഞു: "മറ്റു "ഞാൻ പറഞ്ഞു: "അതുതന്നെയാ ണുള്ളത്.' അപ്പോൾ തിരുമേനി പറഞ്ഞു: "എന്നാൽ സുജൂദ്(നമസ്കാരം) വർദ്ധിപ്പിക്ക ൽ വഴി നിന്റെ കാര്യത്തിൽ നീ എന്നെ സഹായിച്ചു കൊള്ളുക.' (മുസ്ലിം) പല സ്വഹാബിക ളിൽ നിന്നും പല മാർഗങ്ങളിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഹദീഥ് ഇപ്രകാരമാകുന്നു: "ഒരാൾ ഒരു കൂട്ടരെ സ്നേഹിക്കുന്നു: അയാൾ (പദവിയിൽ) എത്തിച്ചേർന്നിട്ടുമില്ല. ഇങ്ങിനെയുള്ള ആളെപ്പറ്റി നബി യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മനുഷ്യൻ അവൻ സ്നേഹിക്കുന്നവരോടു കൂടെയായിരിക്കും.' (പ്രധാനപ്പെട്ട ഹദീഥു പണ്ഡിതന്മാരെല്ലാം നിവേദ നം ചെയ്തതാണിത്.) അനസ്(റ) പറയുകയാണ്: (തിരുമേനി പറഞ്ഞ) ഈ വർത്തമാനം നിമിത്തം സന്തോഷിച്ചത്ര സന്തോഷം മുസ്ലിംകൾ മറ്റൊരിക്കലും സന്തോഷി ച്ചിട്ടില്ല.' നബി തിരുമേനി യൊന്നിച്ചു എല്ലാ സുഖദുഃഖങ്ങളിലും പങ്കുകൊണ്ടു വന്നിരുന്ന പല സ്വഹാബികളും അവിടുത്തോട്: "അങ്ങുന്ന് സ്വർഗത്തിൽ അത്യുന്നത പദവിയിലായിരിക്കുമെന്നിരിക്കെ ഞങ്ങൾ സ്വർഗം പ്രാപിച്ചാൽ തന്നെയും ഞങ്ങൾ അങ്ങയെ കാണുവാനും സഹവസിക്കുവാനും കഴിയുകയില്ലല്ലോ' എന്നു പറഞ്ഞതാ യും, ഈ വചനം മുഖേന അവർക്ക് മനസ്സമാധാനം വന്നതായും പല രിവായത്തുകളി ലും വന്നിട്ടുണ്ട്. നബിമാർ, സ്വിദ്ദീക്വുകൾ, ശഹീദുകൾ, സ്വാലിഹുകൾ എന്നി വരൊന്നിച്ചു സമ്പർക്കം പുലർത്തിക്കൊണ്ട് സ്വർഗീയ ജീവിതം ആസ്വദിക്കുവാൻ അല്ലാഹു നെ മ്മ ആഗ്രഹിക്കട്ടെ. آمين വിഭാഗം - 10 മതപരവും, വ്യക്തിപരവും, സാമൂഹ്യവുമായ പല തുറകളിലും വളരെ നിയമനിർദ്ദേശങ്ങളും, ഉപദേശങ്ങളും കഴിഞ്ഞ വചനങ്ങളിൽ അല്ലാഹു വിവരിച്ചു . തുടർന്നുള്ള വചനങ്ങളിൽ, ഇസ്ലാമിന്റെ നിലനിൽപിനും പ്രചരണത്തിനും വിഘാതം സൃഷ്ടിക്കുന്ന ശത്രുക്കളുമായി നേരിടുന്നതിലും മറ്റുമായി സത്യവിശ്വാ സികൾ അറിഞ്ഞിരിക്കേണ്ടുന്ന പല കാര്യങ്ങളും വിവരിക്കുന്നു. അല്ലാഹു പറയുന്നു:-
4:71–73يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ خُذُواْ حِذۡرَكُمۡ فَٱنفِرُواْ ثُبَاتٍ أَوِ ٱنفِرُواْ جَمِيعٗا
وَإِنَّ مِنكُمۡ لَمَن لَّيُبَطِّئَنَّ فَإِنۡ أَصَٰبَتۡكُم مُّصِيبَةٞ قَالَ قَدۡ أَنۡعَمَ ٱللَّهُ عَلَيَّ إِذۡ لَمۡ أَكُن مَّعَهُمۡ شَهِيدٗا
وَلَئِنۡ أَصَٰبَكُمۡ فَضۡلٞ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمۡ تَكُنۢ بَيۡنَكُمۡ وَبَيۡنَهُۥ مَوَدَّةٞ يَٰلَيۡتَنِي كُنتُ مَعَهُمۡ فَأَفُوزَ فَوۡزًا عَظِيمٗا
(71) വിശ്വസിച്ചവരേ خ ُ ذ ُ وا നിങ്ങൾ എടുക്കുവിൻ, കൈക്കൊള്ളുവിൻ നിങ്ങളുടെ ജാഗ്രത, ശ്രദ്ധ, കാവൽ അങ്ങനെ (അതിനാൽ) നിങ്ങൾ പുറപ്പെട്ടു പോകുവിൻ (യുദ്ധത്തിന്) കൂട്ടങ്ങളായി അല്ലെങ്കിൽ നിങ്ങൾ പുറപ്പെട്ടു പോകുവിൻ َ ِ يع ً ا എല്ലാവരുമായി ശത്രുക്കളെക്കുറിച്ചു സത്യവിശ്വാസികൾ സദാ ജാഗരൂകരായിരിക്കണം. അഥവാ, എപ്പോൾ ആവശ്യം നേരിടുന്നുവോ അപ്പോൾ നേരിടുവാൻ തക്കവണ്ണം ആളും സന്നാഹവും ഒരുക്കി തയ്യാറായിക്കൊണ്ടിരിക്കുകയും, ഓർക്കാപ്പുറത്ത് അവരിൽനിന്നുണ്ടായേക്കാവുന്ന ആക്രമണങ്ങളെ കരുതിയിരിക്കുകയും വേണം. സന്ദർഭമനുസരിച്ചു സംഘം സംഘമായോ, എല്ലാവരും ചേർന്ന് ഒരുമിച്ചോ ആവാം അവരുടെ നേരെ പുറപ്പെടുന്നതും, അവരുമായി ഏറ്റുമുട്ടുന്നതും എന്ന് സാരം. (72) നിശ്ചയമായും, മടിച്ചു (പിന്നോക്കം) നിൽക്കുന്ന ചിലർ നിങ്ങളിൽ തന്നെയുണ്ട്. അങ്ങനെ, നിങ്ങൾക്ക് വല്ല വിപത്തും ബാധിച്ചുവെങ്കിൽ അവൻ പറയും; "ഞാൻ അവരോടൊപ്പം ഹാജറു ള്ളവനല്ലാതിരുന്ന സ്ഥിതിക്ക് തീർച്ചയായും എന്റെ മേൽ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു.' (73) അല്ലാഹുവിങ്കൽ നിന്നു വല്ല അനുഗ്രഹവും (അഥവാ മെച്ചവും) നിങ്ങൾക്കു കിട്ടിയെങ്കിലാകട്ടെ, നിങ്ങൾക്കും അവനുമിടയിൽ ഒരു സ്നേഹബന്ധവും ഉണ്ടായിട്ടില്ലാത്ത തുപോലെ - അവർ പറയുകതന്നെ ചെയ്യും: "അയ്യോ! ഞാൻ അവരോടു കൂടെയായിരുന്നുവെങ്കിൽ നന്നാ യേനേ! എന്നാലെനിക്ക് വമ്പിച്ച ഭാഗ്യം പ്രാപിക്കാമായിരുന്നു!' (71) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളുടെ ജാഗ്രത കൈക്കൊള്ളുവിൻ. അങ്ങനെ, (പല) കൂട്ടങ്ങളായി (യുദ്ധത്തിനു) പുറപ്പെട്ടു കൊള്ളുക; അല്ലെങ്കിൽ എല്ലാവരും (ഒരുമിച്ച്) പുറപ്പെട്ടു കൊള്ളുക. (72) നിശ്ചയമായും നിങ്ങളിൽ(തന്നെ) ഉണ്ട് ل َ م َ ن ْ ചിലർ, ഒരുവൻ മടിച്ചു നില്ക്കുക തന്നെ ചെയ്യുന്ന, അവൻ മന്ദീഭവിപ്പിക്കും എന്നിട്ടു(അങ്ങനെ) നിങ്ങളെ ബാധിച്ചുവെങ്കിൽ വല്ല ബാധയും, വിപത്തും َ لا َ ق അവൻ പറയും, പറയുകയായി അനുഗ്രഹം ചെയ്തിട്ടുണ്ട്, തീർച്ചയായും അനുഗ്രഹിച്ചു ُ َ ّ اللها അല്ലാഹു َ ّ َ ع َ എനിക്ക് ഞാൻ ആയിട്ടില്ലാത്ത സ്ഥിതിക്ക്, ആകാത്തതിനാൽ അവരോടൊപ്പം (കൂടെ) ഹാജറുള്ളവൻ, സന്നദ്ധൻ (73) നിങ്ങൾക്ക് ബാധിച്ചുവെങ്കിലോ, കിട്ടിയാലാകട്ടെ ف َ ض ْ ل ٌ വല്ല അനുഗ്രഹവും, മെച്ചവും, ഔദാര്യം ِ َ ّ اللها َ ن ِ م അല്ലാഹുവിങ്കൽനിന്ന് തീർച്ചയായും അവൻ പറയും, പറയുക തന്നെ ചെയ്യും ഉണ്ടായിരുന്നില്ലാത്തപോലെ, ഇല്ലാത്ത മാതിരി നിങ്ങൾക്കിടയിൽ അവന്നിടയിലും ഒരു താൽപര്യവും, സ്നേഹബന്ധവും (അയ്യോ) ഞാനായെങ്കിൽ (നന്നായേനേ) ഞാൻ അവരോടുകൂടെ ആയിരുന്നു(വെങ്കിൽ) എന്നാൽ ഞാൻ ഭാഗ്യം പ്രാപിക്കുമായിരുന്നു വമ്പിച്ച ഭാഗ്യം മുസ്ലിംകളുടെ കൂട്ടത്തിൽ കഴിഞ്ഞുകൂടുന്ന പോലെയുള്ള കപടവിശ്വാസികളെ സംബന്ധിച്ചാണ് പ്രസ്താവിക്കുന്നത്. യുദ്ധങ്ങ ളിൽ പങ്കെടുക്കാതെ തക്കത്തിൽ ഒഴിഞ്ഞുമാറലും, മറ്റുള്ളവരെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കലും അവരുടെ പതിവായിരുന്നു. വല്ല സംഘട്ടനങ്ങളിലും മുസ്ലിം കൾക്ക് പരാജയമോ, വിഷമങ്ങളോ നേരിട്ടാൽ, തങ്ങൾ അവരൊന്നിച്ചു പോകാതിരു ന്നത് അല്ലാഹു തങ്ങൾക്കു ചെയ്തു തന്നെ ഒരു വലിയ അനുഗ്രഹമായി അവർ സമർഥി ക്കും. മറിച്ചു മുസ്ലിംകൾക്ക് വിജയം സിദ്ധിക്കുകയോ, ഗനീമത്ത് മറ്റോ ഉണ്ടായാൽ, അവരോടൊപ്പം പങ്കെടുത്ത് ആ നേട്ടങ്ങളിൽ ഭാഗഭാക്കാകുവാൻ കഴിയാത്തതിൽ വിലാപം പറയുകയും ചെയ്യും. ഇത് കണ്ടാൽ തോന്നും, വരും മുസ്ലിംകളും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന്.
4:74–75۞فَلۡيُقَٰتِلۡ فِي سَبِيلِ ٱللَّهِ ٱلَّذِينَ يَشۡرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا بِٱلۡأٓخِرَةِۚ وَمَن يُقَٰتِلۡ فِي سَبِيلِ ٱللَّهِ فَيُقۡتَلۡ أَوۡ يَغۡلِبۡ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا
وَمَا لَكُمۡ لَا تُقَٰتِلُونَ فِي سَبِيلِ ٱللَّهِ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخۡرِجۡنَا مِنۡ هَٰذِهِ ٱلۡقَرۡيَةِ ٱلظَّالِمِ أَهۡلُهَا وَٱجۡعَل لَّنَا مِن لَّدُنكَ وَلِيّٗا وَٱجۡعَل لَّنَا مِن لَّدُنكَ نَصِيرًا
(74) എന്നാൽ, പരലോകത്തിനു (പകരം) ഐഹിക ജീവിതത്തെ വിൽക്കു(വാൻ തയ്യാറാകു)ന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തിട്ട് അവൻ കൊല്ലപ്പെടുകയോ, അല്ലെങ്കിൽ വിജയിക്കുകയോ ചെയ്യുന്നതായാൽ - അവന് നാം വഴിയെ വമ്പിച്ച പ്രതിഫലം നൽകുന്നതാണ്. (75) നിങ്ങൾക്കെന്താണ്, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ (ഇരിക്കുവാൻ)? പുരുഷന്മാരും, സ്ത്രീകളും, കുട്ടി കളുമാകുന്ന ബലഹീനരായുള്ളവ രുടെ വിഷയത്തിലും (യുദ്ധം ചെയ്യാ തിരിക്കുവാൻ)? (അതെ, ഇങ്ങി നെ)പറയുന്നവരുടെ: "ഞങ്ങളുടെ റബ്ബേ, ആൾക്കാർ അക്രമികളായുള്ള ഈ രാജ്യത്തിൽ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു(മോചിപ്പിച്ചു) തരേണമേ! നിന്റെ വകയായി, ഞങ്ങൾക്ക് ഒരു രക്ഷാകർത്താവിനെ ഏർപ്പെടുത്തിത്തരുകയും വേണമേ! നിന്റെ വകയായി ഞങ്ങൾക്ക് ഒരു സഹായകനെ ഏർപ്പെടുത്തിത്തരുക യും ചെയ്യേണമേ!' (74) എന്നാൽ യുദ്ധം ചെയ്യട്ടെ മാർഗത്തിൽ ِ َ ّ اللها അല്ലാഹുവിന്റെ വിൽക്കുന്നവർ ഐഹിക ജീവിതത്തെ ب ِ الآخ ِ ر َ ة ِ പരലോകത്തിന് വല്ലവനും യുദ്ധം ചെയ്യുന്നതായാൽ ِ َ ّ اللها അല്ലാഹുവിന്റെ മാർഗത്തിൽ എന്നിട്ടവൻ കൊല്ലപ്പെട്ടാൽ അല്ലെങ്കിൽ വിജയിച്ചാൽ എന്നാൽ വഴിയെ(പിറകെ) നാം അവന് നൽകും വമ്പിച്ച പ്രതിഫലം (75) നിങ്ങൾക്കെന്താണ് നിങ്ങൾ യുദ്ധം ചെയ്യാതെ, യുദ്ധം ചെയ്യുന്നില്ല ِ َ ّ اللها അല്ലാഹുവിന്റെ മാർഗത്തിൽ ബലഹീനരായവരിലും, ദുർബ്ബലരായി ഗണിക്കപ്പെടുന്നവരുടെ കാര്യത്തിലും م ِ ن َ الر ِ ّ ج َ ال ِ പുരുഷന്മാരാകുന്ന, പുരുഷന്മാരിൽ നിന്നും ِ ّ س َ اء ِ لا َ و സ്ത്രീകളും കുട്ടികളും പറഞ്ഞുകൊണ്ടിരിക്കുന്നവരായ റബ്ബേ ഞങ്ങളെ നീ പുറത്താക്കിത്ത രേണമേ രാജ്യത്തു നിന്ന് الظ ّ َ ال ِ م ِ അക്രമി(കൾ) അതിലെ ആൾക്കാർ ഞങ്ങൾക്ക് നീ ആക്കി (ഏർപ്പെടുത്തി - ഉണ്ടാക്കി)ത്തരുകയും വേണമേ നിന്റെ പക്കൽ നിന്ന് (നിന്റെ വകയായി) ഒരു രക്ഷകനെ, ബന്ധുവെ, കൈകാര്യക്കാരനെ, മിത്രത്തെ ഞങ്ങൾക്ക് നീ ആക്കിത്തരുകയും വേണമേ നിന്റെ പക്കൽ നിന്ന് ഒരു സഹായകനെ ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് കപടവിശ്വാസികൾ കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ച നിലപാട് സ്വീകരിക്കു വാൻ കാരണം. എന്നാൽ, പാരത്രിക നേട്ടങ്ങൾ ലക്ഷ്യംവെക്കുകയും, എഹിക സുഖസൗകര്യങ്ങൾ ത്യജിക്കുവാൻ തയ്യാറാവുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്വാൻ ഒട്ടും മടിക്കേണ്ടതില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ടാലും, വിജയം വരിച്ചാലും - രണ്ടായാലും, ശരി - അല്ലാഹു അവർക്ക് വമ്പിച്ച പ്രതിഫലം നൽകുകതന്നെ ചെയ്യും എന്നത്രെ ആദ്യത്തെ വചനത്തിന്റെ താല്പര്യം. അല്ലാഹുവിന്റെ ന നിലനിറുത്തുന്ന വിഷയത്തിലും, ശത്രുക്കളുടെ അക്രമ മർദ്ദനങ്ങളിൽനിന്ന് ര ക്ഷപ്പെടുവാൻ മാർഗമില്ലാതെ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന ദുർബ്ബരായ സ്ത്രീപുരുഷന്മാരു ടെയും കുട്ടികളുടെയും കാര്യത്തിലും യുദ്ധം ചെയ്വാൻ നിങ്ങൾ എന്തിനു മടിക്ക ണം! അതിനു സ്വയം മുന്നോട്ടു വരേണ്ടവരല്ലേ നിങ്ങൾ? എന്നിങ്ങിനെ സത്യവിശ്വാസികൾക്ക് യുദ്ധാവേശവും പ്രചോദനവും നൽകുന്നതാണ് രണ്ടാമത്തെ വചനം. സത്യവിശ്വാസം സ്വീകരിക്കുകയും, അതിന്റെ പേരിൽ മുശ്രിക്കുകളുടെ അക്രമമർദ്ദനങ്ങൾക്ക് ഇരയായിത്തീരുകയും ചെയ്തിരുന്ന കുറേ ആളുകൾ മക്കയിലുണ്ടായിരുന്നു. മദീനയിലേക്കു ഹിജ്റഃ പോരുവാനോ, രാജ്യം ത്യജിച്ചു പോകുവാനോ ക്വുറൈശികൾ അവരെ അനുവദിച്ചിരുന്നില്ല. അവരെക്കുറിച്ചാണ് ദുർബ്ബലർ എന്നിവിടെ പറഞ്ഞത്. നിസ്സാഹായരും അവശരുമായിരുന്ന ട ഹൃദയം നൊന്തുകൊണ്ട് തങ്ങൾക്ക് രക്ഷ നൽകുവാൻ വേണ്ടി അവർ ചെയ്തുകൊണ്ടിരുന്ന പ്രാർഥനകളാണ് അല്ലാഹു ഉദ്ധരിച്ചത്. വളരെയൊന്നും താമസിയാതെത്തന്നെ അല്ലാഹു ആ പ്രാർഥനക്ക് ഉത്തരം നൽകുകയും ചെയ്തു. മക്കാ വിജയത്തോടുകൂടി അവർക്ക് മക്കായിൽ തന്നെ സ്വതന്ത്രമായി സ്വൈരജീവിതം നയിക്കുവാൻ സാധ്യമായിത്തീർന്നു.
4:76ٱلَّذِينَ ءَامَنُواْ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ وَٱلَّذِينَ كَفَرُواْ يُقَٰتِلُونَ فِي سَبِيلِ ٱلطَّـٰغُوتِ فَقَٰتِلُوٓاْ أَوۡلِيَآءَ ٱلشَّيۡطَٰنِۖ إِنَّ كَيۡدَ ٱلشَّيۡطَٰنِ كَانَ ضَعِيفًا
(76) വിശ്വസിച്ചവർ അല്ലാഹു വിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു; അവിശ്വസിച്ചവരാകട്ടെ, "ത്വാഗൂ ത്തി'ന്റെ ധ പിശാചാകുന്ന ദുർമൂർ ത്തിയുടെ പ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അതിനാൽ, നിങ്ങൾ പിശാചിന്റെ മിത്രങ്ങളോട് യുദ്ധം ചെയ്യുവിൻ. നിശ്ചയമായും, പിശാചിന്റെ തന്ത്രം ദുർബ്ബലമായതാകുന്നു. (76) വിശ്വസിച്ചവർ അവർ യുദ്ധം ചെയ്യുന്നു, ചെയ്യും ِ َ ّ اللها അല്ലാഹുവിന്റെ മാർഗത്തിൽ അവിശ്വസിച്ചവരാകട്ടെ അവർ യുദ്ധം ചെയ്യുന്നു മാർഗത്തിൽ الط ّ َ اغ ُ وت ِ ത്വാഗൂത്തിന്റെ, ദുർമൂർത്തിയുടെ (പിശാചിന്റെ) അതിനാൽ(എന്നാൽ) നിങ്ങൾ യുദ്ധം ചെയ്യുവിൻ ബന്ധുക്കളോട്, മിത്രങ്ങളോട് الش പിശാചിന്റെ നിശ്ചയമായും തന്ത്രം വിഭാഗം -
4:77أَلَمۡ تَرَ إِلَى ٱلَّذِينَ قِيلَ لَهُمۡ كُفُّوٓاْ أَيۡدِيَكُمۡ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيۡهِمُ ٱلۡقِتَالُ إِذَا فَرِيقٞ مِّنۡهُمۡ يَخۡشَوۡنَ ٱلنَّاسَ كَخَشۡيَةِ ٱللَّهِ أَوۡ أَشَدَّ خَشۡيَةٗۚ وَقَالُواْ رَبَّنَا لِمَ كَتَبۡتَ عَلَيۡنَا ٱلۡقِتَالَ لَوۡلَآ أَخَّرۡتَنَآ إِلَىٰٓ أَجَلٖ قَرِيبٖۗ قُلۡ مَتَٰعُ ٱلدُّنۡيَا قَلِيلٞ وَٱلۡأٓخِرَةُ خَيۡرٞ لِّمَنِ ٱتَّقَىٰ وَلَا تُظۡلَمُونَ فَتِيلًا
(77) യാതൊരു കൂട്ടരെ നീ (നോക്കി)ക്കണ്ടില്ലേ? അവരോട് "നിങ്ങളുടെ കൈകളെ (യുദ്ധത്തിൽ നിന്നും) നിങ്ങൾ തടഞ്ഞു വെക്കുവിൻ; നിങ്ങൾ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ' എന്ന് പറയപ്പെട്ടു; അങ്ങനെ, അവരുടെമേൽ യുദ്ധം നിയമിക്കപ്പെട്ടപ്പോൾ, അപ്പോൾ (അതാ), അവരിൽനിന്ന് ഒരു വിഭാഗം, അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ - അഥവാ (അതിലും) കൂടുതൽ ശക്തിമത്തായ ഭയപ്പാട് - മനുഷ്യരെ ഭയപ്പെടുന്നു! അവർ പറയുകയും ചെയ്തു: "ഞങ്ങളുടെ റബ്ബേ, എന്തിനാണ് നീ ഞങ്ങളുടെ മേൽ യുദ്ധം നിയമിച്ചത്?! അടുത്ത ഒരവധിവരേക്ക് ഞങ്ങളെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ!' പറയുക: "ഇഹത്തിലെ (സുഖത്തിന്റെ) അനുഭവം തുച്ഛമായതാണ്. പരലോകമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവർക്ക് ഏറ്റവും ഉത്തമവുമാകുന്നു. നിങ്ങൾ ഒരു തരിമ്പോളം അക്രമിക്ക പ്പെടുന്നതുമല്ല. (ചതി - കെണി) الش പിശാചിന്റെ ك َ ان َ ആകുന്നു. ആയിരിക്കുന്നു ദുർബ്ബലമായത്, അശക്തമായത്. അല്ലാഹുവിന്റെ ശത്രുവായ പിശാചിന്റെ കക്ഷിക്ക് എത്രതന്നെ പിൻബലവും അല്ലാഹുവിന്റെ കക്ഷിക്കാണ് അവസാനം വിജയവും ശ ക്തിയും കൈവരുക എന്നു സാരം. ത്വാഗൂത്തി( طاغوت )ന്റെ അർഥങ്ങളെക്കുറിച്ചു മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. പിശാചുക്കളും, ആരാധ്യവസ്തുക്കളുമടക്കമുള്ള എല്ലാ ദുർമൂർത്തികളുമാണുദ്ദേശ്യമെന്ന് മുമ്പ് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (77) കണ്ടില്ലേ, നോക്കുന്നില്ലേ യാതൊരു കൂട്ടരെ (കൂട്ടരിലേക്ക്) അവരോട് പറയപ്പെട്ടു ك ُ ف ّ ُ وا നിങ്ങൾ തടഞ്ഞുവെക്കുവിൻ, ഒതുക്കി നിറുത്തുവിൻ നിങ്ങളുടെ കൈകളെ നിങ്ങൾ നിലനിറുത്തുകയും ചെയ്യുവിൻ الص ّ َ لاة َ നമസ്കാരം و َ آت ُ وا നിങ്ങൾ കൊടുക്കുകയും ചെയ്യുവിൻ الز ّ َ ك َ اة َ സകാത്ത് അങ്ങനെ (എന്നിട്ട്) നിയമിക്ക(നിർബ്ബന്ധമാക്ക)പ്പെട്ടപ്പോൾ അവരുടെമേൽ യുദ്ധം അപ്പോൾ(അതാ) ഒരു വിഭാഗം (കൂട്ടർ - സംഘം) അവരിൽനിന്ന് അവർ ഭയപ്പെടുന്നു الن ّ َ اس َ മനുഷ്യരെ ഭയപ്പാടു(ഭയപ്പെടുന്നതു)പോലെ ِ َ ّ اللها അല്ലാഹുവിനെ അല്ലെങ്കിൽ കൂടുതൽ കടുത്ത, ശക്തമായ ഭയപ്പാട് അവർ പറയുകയും ചെയ്തു ഞങ്ങളുടെ റബ്ബേ എന്തിനാണു നീ നിയമിച്ചത്, നിർബന്ധമാക്കി ഞങ്ങളുടെ മേൽ യുദ്ധം നീ(നിനക്ക്) ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി)ക്കൂടേ ഒരവധിവരെ ق َ ر ِ يب ٍ അടുത്തതായ ق ُ ل ْ നീ പറയുക ഇഹത്തിലെ വിഭവം (അനുഭവം, സുഖം, സാമഗ്രികൾ) ق َ ل ِ يل ٌ അൽപമായതാണ് و َ الآخ ِ ر َ ة ُ പരലോകമാകട്ടെ خ َ ير ْ ٌ (ഏറ്റം) ഉത്തമമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് നിങ്ങൾ അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല ف َ ت ِ يلا ഒരു തരിമ്പും, ഒരളവും
4:78أَيۡنَمَا تَكُونُواْ يُدۡرِككُّمُ ٱلۡمَوۡتُ وَلَوۡ كُنتُمۡ فِي بُرُوجٖ مُّشَيَّدَةٖۗ وَإِن تُصِبۡهُمۡ حَسَنَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِ ٱللَّهِۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِكَۚ قُلۡ كُلّٞ مِّنۡ عِندِ ٱللَّهِۖ فَمَالِ هَـٰٓؤُلَآءِ ٱلۡقَوۡمِ لَا يَكَادُونَ يَفۡقَهُونَ حَدِيثٗا
(78) "നിങ്ങൾ എവിടെ(ത്തന്നെ) ആയിരുന്നാലും മരണം നിങ്ങൾക്ക് പിടിപെടുന്നതാണ്; നിങ്ങൾ (ഭദ്രമായി) കെട്ടി ഉയർത്തപ്പെട്ട കൊത്തളങ്ങളിലായിരുന്നാലും ശരി.' (നബിയേ) അവർക്ക് വല്ല നന്മയും ബാധിക്കുന്നുവെങ്കിൽ അവർ പറയും: "ഇതു അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്' എന്ന്. അവർക്ക് വല്ല തിന്മയും ബാധി ക്കുന്നുവെങ്കിലോ, അവർ പറയും; "ഇത് നിന്റെ പക്കൽ നിന്നുള്ളതാണ്' എന്ന്. പറയുക: "എല്ലാം (തന്നെ) അല്ലാഹുവിന്റെ പക്കൽ നിന്നു ള്ളതാണ്.' എന്നാൽ, ഈ ജനങ്ങൾക്കെ ന്താണ് - അവർ ഒരു വിഷയവും ഗ്രഹിക്കുമാറാകുന്നില്ല?! (78) എവിടെത്തന്നെ നിങ്ങളായിരുന്നാലും നിങ്ങളെ പിടിപെടും, കണ്ടുമുട്ടും, നിങ്ങളെ പ്രാപിക്കും നിങ്ങൾ ആയിരുന്നാലും ശരി കൊത്തളങ്ങളിൽ, കോട്ടകളിൽ, മണിമാളികകളിൽ കെട്ടിപ്പൊക്കപ്പെട്ട അവർക്കു ബാധിക്കുന്നുവെങ്കിൽ വല്ല നന്മയും, ഒരു നന്മ അവർ പറയും ه َ ذ ِ ه ِ ഇത് ِ َ ّ اللها അല്ലാഹുവിന്റെ അടുക്കൽനിന്നാണ് അവർക്കു ബാധിക്കുന്നുവെങ്കിലോ വല്ല(ഒരു) തിന്മയും അവർ പറയും ه َ ذ ِ ه ِ ഇത് നിന്റെ അടുക്കൽ നിന്നാണ് ق ُ ل ْ നീ പറയുക ك ُ ل ّ ٌ എല്ലാം(തന്നെ) ِ َ ّ اللها അല്ലാഹുവിന്റെ അടുക്കൽനിന്നാണ് ف َ م َ ا എന്നാൽ എന്താണ് ِ َ ؤ ُ لاء ِ ഈ കൂട്ടർക്ക് (ഈ)ജനത(യായ) അവർ ആകുമാറാകുന്നില്ല ഗ്രഹിക്കു(മാറാകുന്നില്ല) ഒരു വിഷയവും, വൃത്താന്തവും
4:79مَّآ أَصَابَكَ مِنۡ حَسَنَةٖ فَمِنَ ٱللَّهِۖ وَمَآ أَصَابَكَ مِن سَيِّئَةٖ فَمِن نَّفۡسِكَۚ وَأَرۡسَلۡنَٰكَ لِلنَّاسِ رَسُولٗاۚ وَكَفَىٰ بِٱللَّهِ شَهِيدٗا
(79) നിനക്കു ബാധിച്ചത് (എന്തും) നൻമയായിട്ട് ِ َ ّ اللها َ ن ِ م َ ف അല്ലാഹുവിങ്കൽനിന്നാണ് നിനക്ക് ബാധിച്ചതോ, എന്തു ബാധിച്ചാലും തിന്മയായിട്ട് നിന്റെ സ്വന്തത്തിൽനിന്നാണ്, നിന്നിൽ നിന്നു തന്നെ നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു മനുഷ്യർക്ക് ر َ س ُ ولا റസൂലായി, ദൂതനായി മതി താനും ِ َ ّ اللها ِ ب അല്ലാഹു തന്നെ സാക്ഷിയായി ഇസ്ലാമിന്റെ ആരംഭകാലത്ത് - മുസ്ലിംകൾ മക്കായിലായിരുന്നപ്പോൾ - തന്നെ നമസ്കാരവും സകാത്തും മുസ്ലിംകൾക്ക് നിർബന്ധമാക്കപ്പെട്ടിരുന്നു. ഇന്നു നിലവിലുള്ള പ്രത്യേക രീതിയിലായിരുന്നില്ല അന്നത്തെ സകാത്ത് എന്നുമാത്രം . എന്നാൽ, ശത്രുക്കളുമായി യുദ്ധം ചെയ്വാനുള്ള അനുവാദം അവർക്ക് നൽകപ്പെട്ടിരുന്നില്ല. ശത്രുക്കളുടെ അക്രമ മർദ്ദനങ്ങൾക്കെതിരിൽ കഴിയുന്ന ശ ക്തി ഉപയോഗിച്ചു യുദ്ധം നടത്തിയാൽ കൊള്ളാമെന്ന് സത്യവിശ്വാസികൾക്ക് അതി യായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തൽക്കാലം ക്ഷമയും സഹനവും കൈക്കൊള്ളുവാനായിരുന്നു കൽപന. പല നിലക്കും അന്നത്തെ പരിതഃസ്ഥിതി യുദ്ധത്തിന് (79) നന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലും (അത്) അല്ലാഹുവിങ്കൽ നിന്നത്രെ; തിന്മ കയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലൂം (അതു) നിന്നിൽ നിന്നുമത്രെ (ഉണ്ടാകുന്നത്). നിന്നെ നാം മനുഷ്യർക്ക് റസൂലായി (ദൂതനായി) അയക്കു കയും ചെയ്തിരിക്കുന്നു. സാക്ഷി യായി അല്ലാഹു (തന്നെ) മതി താനും. അനുകൂലമായിരുന്നില്ല. മുസ്ലിംകളുടെ എണ്ണവും ശക്തിയും കുറവായി രുന്നതും, ഇരു കൂട്ടരും മക്കാ പരിസരങ്ങളിൽ നിവസിച്ചു വരുന്ന സ്ഥിതിക്ക് ഹറമിൽ വെച്ചു യുദ്ധവും സംഘട്ടനവും നടക്കുവാൻ ഇടയായിത്തീരുമെന്നതും അതിന് കാരണമായിരുന്നു. മുസ്ലിംകൾ മദീനായി ൽ ചെന്നശേഷം, അനുകൂലമായ ഒരന്തരീക്ഷം സംജാതമായപ്പോൾ, അവർ മുമ്പ് ആഗ്രഹിച്ചും ആവശ്യപ്പെട്ടുകൊണ്ടുമിരുന്ന പ്രകാരം യുദ്ധം ചെയ്തുകൊള്ളുവാനുള്ള കൽപന അവതരിച്ചു. കപടവിശ്വാസികളും ദുർബ്ബലവിശ്വാസികളുമായ ആളുകളിൽ ഈ കൽപന വ ളരെ അസ്വാസ്ഥ്യം ഉളവാക്കി. ശത്രുക്കളെ നേരിടുന്നതിലുള്ള ഭയവും, മരണഭീതി യും അവരെ അലട്ടി. റബ്ബേ! എന്തിന് ഈ യുദ്ധം നിർബന്ധമാക്കി? ഞങ്ങളുടെ സ്വാഭാവിക മായ മരണത്തിനു മുമ്പ് തന്നെ ശത്രുക്കളുടെ കൈക്ക് ഞങ്ങൾ മരിക്കേണ്ടിവരുമല്ലോ ! ഞങ്ങളെ കുറേ കാലം കൂടി ജീവിക്കുവാൻ വിട്ടു തന്നുകൂടേ?! എന്നൊക്കെ അവർക്ക് പരാതിയും ആക്ഷേപവുമായി. ഇതിനു മറുപടി നൽകുവാൻ അല്ലാഹു നബി യോട് കൽപിക്കുന്നു. മറുപടിയുടെ സാരം ഇതാണ്: ഇഹലോകത്തു എത്രതന്നെ സു ഖജീവിതം ലഭിച്ചാലും പരലോകത്തെ അപേക്ഷിച്ചു അത് വളരെ തുച്ഛം മാത്രമാണ്. ല്ലാഹുവിന്റെ ആജ്ഞകൾ അനുസരിച്ചുകൊണ്ട് അവനെ സൂക്ഷിച്ച് പോരുന്നവർക്ക് അതിനെക്കാൾ ഏറ്റവും നല്ല ജീവിതം പരലോക ജീവിതമാകുന്നു. അത് അനശ്വരവും സുഖസമ്പൂർണവുമായിരിക്കും. അവന്റെ ആജ്ഞയനുസരിച്ച് നിങ്ങൾ ചെയ്യുന്ന കർമങ്ങളോ, അതിൽ നിങ്ങൾ വരിക്കേണ്ടിവരുന്ന ത്യാഗങ്ങളോ ഒന്നുംതന്നെ നിങ്ങൾ തരിമ്പു പോലും നഷ്ടപ്പെടുകയില്ല. മരണമാകട്ടെ, അത് എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ ഓരോരുത്തരുടേതും അല്ലാഹു കണക്കാക്കിയിട്ടുണ്ട്. അത് അപ്രകാരം തന്നെ സംഭവിക്കാതിരിക്കയില്ല. യുദ്ധത്തിലൊന്നും പങ്കെടുക്കാതെ നിങ്ങൾ വമ്പി ച്ച കോട്ടകൾക്കുള്ളിൽ അടച്ചിരുന്നാലും അത് സംഭവിക്കുക തന്നെ ചെയ്യും. യുദ്ധം മൂലം നിങ്ങളുടെ ആയുഷ്കാലത്തിൽ കുറവോ, യുദ്ധം ചെയ്യാത്തതുമൂലം അതിൽ വർദ്ധനവോ ഉണ്ടാകുമെന്നു കരുതേ−. ആകയാൽ, നിങ്ങളുടെ ഒഴികഴിവുകളും വേവലാതികളും അസ്ഥാനത്താകുന്നു. അല്ലാഹുവിന്റെ കൽപനക്ക് വഴങ്ങുകയാണ് നിങ്ങൾക്ക് ഉത്തമം. അല്ലാത്തപക്ഷം, നിങ്ങൾ നിങ്ങൾക്കുതന്നെ തീരാനഷ്ടം വരുത്തിവെക്കലായിരിക്കും അതിന്റെ ഫലം. കപടവിശ്വാസികളുടെ മറ്റൊരു ആരോപണവും അതിനുള്ള മറുപടിയും ഇൗ വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. കപടവിശ്വാസികൾ മാത്രമല്ല യഹൂദികളും ഈ ആരോപണത്തിൽ പങ്കു വഹിച്ചിരുന്നതായും പറയപ്പെടുന്നു. ക്ഷേമം, സൗഖ്യം പോലെയുള്ള സന്തോഷകരമായ വല്ല അനുഭവങ്ങളും വരുമ്പോൾ അത് അല്ലാഹുവിന്റെ വകയായി തങ്ങൾക്ക് ലഭിച്ച നന്മയാണെന്ന് പറഞ്ഞു അവർ അഭിമാനം കൊള്ളും. മറിച്ച് ക്ഷാമം, ദുഃഖം മുതലായ വല്ല അനിഷ്ട കാര്യങ്ങളും ബാധിക്കുമ്പോൾ അത് നബി നിമിത്തം സംഭവിച്ച ദോഷമാണെന്ന് അവർ ജൽപിക്കുകയും ചെയ്യും. നബി മദീനയിൽ ചെന്ന ഉടനെ കുറച്ചുകാലം അവിടെ ക്ഷാമം ബാധിക്കുകയുണ്ടായെന്നും, അതാണ് അവർ ഇങ്ങനെ പറയുവാൻ കാരണമെന്നും ചില വ്യാഖ്യാതാക്കൾ പറഞ്ഞു കാണുന്നു. (അല്ലാഹുവിനറിയാം.) ഈ ആരോപണത്തിനും മറുപടി നൽകുവാൻ നബി യോട് കൽപിക്കുന്നു. നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാം അല്ലാഹു കണക്കാക്കുന്നതും സൃഷ്ടിക്കുന്നതുമാണ്. ഓരോന്നിനും ചില കാരണങ്ങളും സന്ദർഭങ്ങളും അവൻ നിശ്ചയിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും ഇവർ
4:80مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا
(80) റസൂലിനെ ആർ അനുസരിക്കുന്നുവോ അവൻ തീർച്ചയായും, അല്ലാഹുവിനെ അനുസരിച്ചു; ആരെങ്കിലും (അനുസരിക്കാതെ) തിരിഞ്ഞു കളയുന്ന പക്ഷം, (നബിയേ) അവരുടെ മേൽ കാവൽക്കാരനായി നിന്നെ നാം അയച്ചിട്ടില്ല. (80) م َ ن ْ ആർ, വല്ലവനും ي ُ ط ِ ع ِ അനുസരിക്കുന്ന(തായാൽ) الر ّ َ س ُ ول َ റസൂലിനെ അവൻ തീർച്ചയായും അനുസരിച്ചു, അനുസരിച്ചു കഴിഞ്ഞു ّ اللها അല്ലാഹുവിനെ و َ م َ ن ْ ആർ, വല്ലവനും ت َ و َ ّ َ തിരിഞ്ഞു കളഞ്ഞു(വോ) എന്നാൽ നിന്നെ നാം അയച്ചിട്ടില്ല അവരുടെ മേൽ, അവരിൽ ഗ്രഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വാസ്തവത്തിൽ എല്ലാം അല്ലാഹുവിങ്കൽ നിന്നുള്ളത് തന്നെയാണെങ്കിലും നന്മയും തിന്മയും തമ്മിൽ വ്യത്യാസമുണ്ട്. നന്മ അല്ലാഹുവിങ്കൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതെ, അവെ ന്റ അനുഗ്രഹവും ഔദാര്യവും കൊണ്ടാണതുണ്ടാകുന്നത്. തിന്മയുടെ ഉത്ഭവം മ നുഷ്യരിൽ നിന്നുതന്നെയാണ്. അതായത്, അവരുടെ പ്രവൃത്തിദോഷവും അനുസരണ ക്കേടുമാണതിന് കാരണം. എന്നിങ്ങിനെയാണ് മറുപടിയുടെ താൽപര്യം. നന്മയും തിന്മയും അല്ലാഹുവിങ്കൽ നിന്നുതന്നെയാണ് സംഭവിക്കുന്നതെങ്കിലും രണ്ടും തമ്മിലുള്ള ഈ വ്യത്യാസമാണ് 79--ാം വചനത്തിലൂടെ ചൂണ്ടിക്കാട്ടു ന്നത്. അതിൽ (നിനക്ക് ബാധിച്ചത്) എന്നു നബി യെ അഭിമുഖീകരിച്ചു കൊണ്ടാണ് പറഞ്ഞിട്ടുള്ളതെന്ന് വെച്ച് മറ്റുള്ളവർക്ക് ബാധിക്കുന്നതൊന്നും അങ്ങിനെയല്ലെന്ന് ധരിക്കേണ്ടതില്ല. മറ്റൊരു സ്ഥലത്ത് കുറേകൂടി വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: (നിങ്ങൾക്ക് എന്തൊരു വിപത്തു ബാധിച്ചാലും അത് നിങ്ങളുടെ കൈകൾ ചെയ്തുവെച്ചതു നിമിത്തമാകുന്നു. പലതിനെക്കുറിച്ചും അവൻ മാപ്പു നൽകുകയും ചെയ്യുന്നു.) (ശൂറാ 3 0.) തുടർന്നു കൊണ്ട് നന്മയും തിന്മയും ഉണ്ടാക്കുന്നതിൽ നബി പങ്കില്ല എന്നും, നബി യെ അല്ലാഹു അവന്റെ റസൂലാക്കി അയച്ചിരിക്കുകയാണ് - അവന്റെ ഭൗത്യങ്ങൾ പ്രബോധനം ചെയ്യൽ മാത്രമാണ് അവിടുത്തെ ചുമതല - എന്നും, അത് ആർ സമ്മ തിച്ചാലും ഇല്ലെങ്കിലും അതിന് മറ്റാരുടെയും തെളിവും സ്ഥിരീകരണവും ആവശ്യമി ല്ല എന്നും, അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതി എന്നും ചൂണ്ടിക്കാട്ടുന്നു. ഈ വചനം, മറ്റു ചില വചനങ്ങളും ദുർവ്യാഖ്യാനം കാണ്ട് "ക്വദ്വാക്വദ്റി'നെ (അല്ലാഹുവിന്റെ വിധിവ്യവസ്ഥയെ) നിഷേധിക്കുന്ന ചി ല യുക്തിവാദക്കാർ തങ്ങളുടെ പുതിയ വാദങ്ങൾക്ക് ന്യായീകരണം നൽകാറുണ്ട്. ഇത് സംബന്ധിച്ച് സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ വേണ്ടത്ര വിവരിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ അവിടെ നോക്കുക. റസൂലിനെ അനുസരിക്കൽ അല്ലാഹുവിനെ അനുസരിക്കൽതന്നെയാണെന്ന് പറഞ്ഞതിന്റെ താൽപര്യം 59-ാം വചനത്തിന്റെയും തുടർന്നുള്ള പല വചനങ്ങളുടെയും വ്യാഖ്യാനത്തിൽ മുമ്പ് വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ അതാവർത്തിക്കേണ്ടതില്ല. റസൂലിനെ അനുസരിക്കുവാൻ തയ്യാറില്ലാത്തവരെ അനുസരിപ്പിക്കേണ്ടുന്ന ചുമതല അദ്ദേഹത്തിനില്ല; അല്ലാഹുവിന്റെ ദൗത്യം നിറേ വറ്റലും, അതു ജനങ്ങൾക്ക് എത്തിച്ചുകൊടുക്കലും മാത്രമേ റസൂലിന് കടമയുള്ളൂ എന്നാണ് പിന്നീട് പറഞ്ഞതിന്റെ ഉദ്ദേശ്യം. കാവൽക്കാര(പാറാവുകാര - സൂക്ഷിച്ചു കാക്കുന്നവ)നായി
4:81وَيَقُولُونَ طَاعَةٞ فَإِذَا بَرَزُواْ مِنۡ عِندِكَ بَيَّتَ طَآئِفَةٞ مِّنۡهُمۡ غَيۡرَ ٱلَّذِي تَقُولُۖ وَٱللَّهُ يَكۡتُبُ مَا يُبَيِّتُونَۖ فَأَعۡرِضۡ عَنۡهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلًا
(81) അവർ പറയും; "അനുസ രണം' എന്ന്! എന്നിട്ട് നിന്റെ അടു ക്കൽ നിന്ന് അവർ വെളിയിൽ പോയാൽ, അവരിൽ നിന്ന് ഒരു കൂട്ടർ തങ്ങൾ(ആദ്യം) പറയുന്നതല്ലാ ത്തതിനു രാത്രി പരിപാടിയിടുക ധ ഗൂഢാലോചന നടത്തുക പ യായി അല്ലാഹുവാകട്ടെ, അവർ രാത്രി പരിപാടിയിടുന്ന ധ ഗൂഢാലോചന നടത്തുന്ന പ ത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആകയാൽ, അവരെ ക്കുറിച്ച് നീ അവഗണിച്ചേക്കുക; അല്ലാഹുവിന്റെ മേൽ നീ ഭരമേൽ പിക്കുകയും ചെയ്തുകൊള്ളുക. ഭരമേൽപിക്കപ്പെടുന്നവനായി അല്ലാഹു (തന്നെ) മതി. (81) അവർ പറയും; പറയുകയും ചെയ്യുന്നു ط َ اع َ ة ٌ അനുസരണം എന്നിട്ടവർ വെളിയിൽ പോയാൽ നിന്റെ അടുക്കൽ നിന്ന് രാത്രി പരിപാടിയിടും, ഗൂഢാലോചന നടത്തുകയായി ഒരു വിഭാഗം, കൂട്ടർ അവരിൽ നിന്ന് യാതൊന്നല്ലാത്തതിന് ت َ ق ُ ول ُ അത്(-അവർ) പറയുന്നു ُ َ ّ اللها َ و അല്ലാഹുവാകട്ടെ രേഖപ്പെടുത്തുന്നു, എഴുതിവെക്കും അവർ രാപരിപാടിയിടുന്നത് അതിനാൽ നീ തിരിഞ്ഞു കളയുക (അവഗണിക്കുക) അവരെപ്പറ്റി ഭരമേൽപിക്കുകയും ചെയ്യുക ِ َ ّ اللها َ 4 ع َ അല്ലാഹുവിന്റെ മേൽ ِ َ ّ اللها അല്ലാഹു മതി و َ ك ِ يلا ഭരമേൽപിക്കപ്പെടുന്നവനായി, ഭരമേൽക്കുന്നവൻ കപടവിശ്വാസികളുടെ ഒരു ദുഃസ്വഭാവമാണിതും. നബി വല്ലതും കൽപിക്കുകയോ, വല്ല ദൈവീക സന്ദേശങ്ങളും കേൾപ്പിക്കുകയോ ചെയ്യുമ്പോൾ , അത് ശരിക്കും അനുസരിക്കുവാൻ തങ്ങൾ തയ്യാറാണെന്നു പറഞ്ഞു സന്നദ്ധത പ്രകടിപ്പിക്കും.
4:82أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفٗا كَثِيرٗا
(82) അപ്പോൾ അവർ ഉറ്റാലോചിക്കുന്നില്ലേ അതായിരുന്നെങ്കിൽ അടുക്കൽനിന്ന് ِ َ ّ اللها ِ ْ ير َ غ അല്ലാഹു അല്ലാത്തവരുടെ അവർ കെണ്ടത്തുകതന്നെ ചെയ്യുമായിരുന്നു ِ هي ِ ف അതിൽ اخ ْ ت ِ لاف ً ا പരസ്പരവ്യത്യാസം, ഭിന്നിപ്പ്, വിയോജിപ്പ് വളരെ, ധാരാളം പ്രസ്താവനകളെക്കുറിച്ച് ഉറ്റാലോചിച്ചു ചിന്തിക്കാത്തതാണ് അങ്ങിനെയുള്ള വികൃത മനഃസ്ഥിതി അവരിലുണ്ടാവാൻ കാരണമെന്നും, മനസ്സിരുത്തി ചിന്തിക്കുകയാണ് വേണ്ടതെന്നും അവരെ അല്ലാഹു ഓർമിപ്പിക്കുന്നു. അന്നത്തെ കപടവിശ്വാസികൾക്കോ, അക്കാലത്തുള്ള ആളുകൾക്കോ മാത്രം ബാധകമായ ഒരറിയിപ്പല്ല ഇത്. ഏത് കാലത്തുമുള്ള എല്ലാവരെയും ബാധിക്കുന്ന അറിയിപ്പാണിത്. ഈ ഗ്രന്ഥം അല്ലാഹുവിൽനിന്ന് അവതരിച്ചതല്ല - ടയെങ്കിലും കൃതിയാണ് - എന്നുവരികിൽ, നിശ്ചയമായും അതിൽ പല വ്യത്യാസങ്ങളും വിയോജിപ്പുകളും കാണാവുന്നതാണ് എന്നുള്ള അല്ലാഹുവിന്റെ വാക്യം നിഷ് പക്ഷ ബുദ്ധിയും, സത്യാന്വേഷണ മനഃസ്ഥിതിയുമുള്ള ഏവരെയും ഇരുത്തിച്ചിന്തിപ്പി ക്കുവാൻ പോരുന്നതാണ്. ഒരു രാഷ്ട്രത്തിലെ ഏറ്റവും വലിയ ബുദ്ധിശാലികളും, അറിവിലും പരിജ്ഞാനത്തിലും ഉച്ചകോടിയിലെത്തിയവരുമായ ഒരു സംഘം ആളുകൾ ഒത്തുചേർന്ന് മാസക്കണക്കിലും കൊല്ലക്കണക്കിലും കാലം തലപുകഞ്ഞാലോചിച്ചു സർവ്വസമ്മതമായി രൂപീകരിക്കപ്പെടുന്ന ഭരണഘടനകളും നിയമവ്യവസ്ഥകളും അധികം താമസിയാതെ തന്നെ - പരസ്പര വൈരുദ്ധ്യവും അപ്രായോഗികതയും കാ രണമായി - തൽകർത്താക്കളുടെ കൈക്കുതന്നെ മാറ്റേണ്ടിവരുന്ന ഗതികേട് മിക്ക രാജ്യങ്ങളിലും നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന അനുഭവമാണല്ലോ. സംബന്ധിച്ച് അത് വിഭാവനം ചെയ്യുന്ന തത്വങ്ങളിലോ, അതിന്റെ സിദ്ധാന്തങ്ങളിലോ, ആ തത്വ സിദ്ധാന്തങ്ങളെ യഥാർഥീകരിക്കുന്ന അതിന്റെ നിയമ നിർദ്ദേശങ്ങളിലോ - ഒന്നും തന്നെ - ഇന്നു ഇക്കാലം വരെ അങ്ങിനെയുള്ള ഒരു (82) എന്നാൽ, അവർ ക്കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റുവല്ല) വരുടെ അടുക്കൽ നിന്നുമായിരുന്നുവെങ്കിൽ, വളരെ പരസ്പര വ്യത്യാസം അതിൽ അവർ കണ്ടെത്തുകതന്നെ ചെയ്യുമാ യിരുന്നു. അവിടം വിട്ടുപോയാൽ, അവർ പരസ്പരം ഗൂഢാലോചന നടത്തി അതിനെതിരായ പരിപാടികൾ ആസൂത്രണം ചെയ്കയും ചെയ്യും. അതൊക്കെ അല്ലാഹു അറിയുകയും, രേഖപ്പെടുത്തി വെക്കുകയും അതിന്റെ ഫലം വഴിയെ അവർ തന്നെ അനുഭവിക്കേണ്ടിവരുമെന്നും അവരെ അല്ലാഹു താക്കീത് ചെയ്യുന്നു. എന്നാൽ, അവരെപ്പറ്റി അവരുടെ ഇത്തരം ചെയ്തികൾ നബി മനസ്സിലാക്കി വെച്ചാൽ മതി. അല്ലാതെ അതിന് വല്ല വിലയും കൽപിക്കുകയോ നടപടിയെടുക്കുകയോ വേണ്ടതില്ല, അല്ലാഹുവിന്റെമേൽ ഭരമേൽപിക്കുകയേ വേണ്ടൂ, വേണ്ടുന്ന നടപടികൾ അവൻതെ ന്ന എടുത്തുകൊള്ളും, എന്നൊക്കെ നബി യെ ഉണർത്തുകയും ചെയ്യുന്നു. ഗതികേടും സംഭവിച്ചിട്ടില്ല. മേലിൽ സംഭവിക്കുകയുമില്ലെന്ന് തീർത്തു പ റയാം. എന്നാൽ, പ്രത്യക്ഷമായോ പരോക്ഷമായോ ശത്രുതയും പകയും പുലർത്തിപ്പോരുന്നവർക്കും അതിന്റെ തത്വസിദ്ധാന്തങ്ങളിൽ ചിലത് തങ്ങളുടെ താൽപര്യങ്ങൾക്ക് യോജിക്കായ്കനിമിത്തം അവയോട് അവജ്ഞതോന്നുന്നവർക്കും ഭൗതിക താല്പര്യങ്ങൾക്ക് മുന്തൂക്കം നൽകുന്നവർക്കുമൊക്കെ ഈ യാഥാ ർഥ്യം അംഗീകരിക്കുവാൻ മനഃപ്രയാസമുണ്ടാകുക സ്വാഭാവികമത്രെ. വേണമെങ്കിൽ , അത്തരക്കാർ ചില പരസ്പര വ്യത്യാസങ്ങളോ, വിയോജിപ്പോ ഉള്ള തായി ചിത്രീകരിക്കുകയും ചെയ്യും. വാസ്തവത്തിൽ അതിന്റെ ഉത്തരവാദിത്വം അവ രുടെ വക്രമായ ചിന്താഗതിക്ക് തന്നെയാണുള്ളത്. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയുവാൻ കഴിയും. അതായത്: സ്പഷ്ടമായ ഒരു പ്രസ്താവന മറ്റൊരു സ്പഷ്ടമായ പ്രസ്താവനക്ക് ഒരിക്കലും എതിരാകുകയോ വിരുദ്ധമാകുകയോ ചെയ്യുന്നതായി ആരാലും ചൂണ്ടിക്കാട്ടപ്പെടുക സാധ്യമല്ല. ഒരു പ്രസ്താവന സ്പഷ്ടമായിരിക്കുകയും മറ്റൊന്ന് അത്ര സ്പഷ്ടമല്ലാതിരിക്കുകയും ചെയ്യുക, ഒന്ന് വിശദരൂപത്തിലും മറ്റേ ത് സാമാന്യ രൂപത്തിലുമായിരിക്കുക പോലെയുള്ള ചില സന്ദർഭങ്ങളിലായിരിക്കും പ്രത്യക്ഷ ത്തിൽ വല്ല പരസ്പര വ്യത്യാസവും ഉള്ളതായി ആർക്കെങ്കിലും തോന്നുവാൻ ഇടയാകു ന്നത്. വ്യക്തത കുറവുള്ള ഭാഗത്തെ കൂടുതൽ വ്യക്തമായ ഭാഗം കൊണ്ട് വ്യാഖ്യാനിക്കുക എന്നതാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരണീയവും നിർബ്ബന്ധവും. നേരെ മറിച്ചു വ്യക്തത കുറഞ്ഞ ഭാഗത്തെ അടിസ്ഥാനമാക്കുകയും, അതിന് അവരവർ കാണുന്ന - അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന - വ്യാഖ്യാനം നിർണയിക്കുകയും ചെയ്തശേഷം, കൂടുതൽ വ്യക്തമായ പ്രസ്താവനകളെ അതിനൊപ്പിച്ചു വ്യാഖ്യാനിക്കുകയും മാത്രമേ യഥാർഥത്തിൽ ആ വൈരുദ്ധ്യം അനുഭവപ്പെടുകയുള്ളൂ. എന്തെങ്കിലും ഒരു ആദർശമോ താൽപര്യമോ മുൻകൂട്ടി മനസ്സിൽവെച്ചുകൊണ്ട് സമീപിക്കുന്നവർക്കാണ് ഈ അനുഭവം ഉണ്ടാവാറുള്ളത്. ഇത് ദോഷമല്ലെന്ന് സ്പഷ്ടമാണല്ലോ. (ഈ വിഷയത്തെപ്പറ്റി മുഖവുരയിലും, ലും അതിന്റെ വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചത് ഓർക്കുക.)
4:83وَإِذَا جَآءَهُمۡ أَمۡرٞ مِّنَ ٱلۡأَمۡنِ أَوِ ٱلۡخَوۡفِ أَذَاعُواْ بِهِۦۖ وَلَوۡ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُوْلِي ٱلۡأَمۡرِ مِنۡهُمۡ لَعَلِمَهُ ٱلَّذِينَ يَسۡتَنۢبِطُونَهُۥ مِنۡهُمۡۗ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَٱتَّبَعۡتُمُ ٱلشَّيۡطَٰنَ إِلَّا قَلِيلٗا
(83) സമാധാനത്തെയോ, ഭയത്തെയോ സംബന്ധിക്കുന്ന വല്ല കാര്യവും അവർക്ക് വന്നാൽ, അവർ അതിനെ പ്രചരിപ്പിക്കുന്നതാണ്. അവർ അതിനെ റസൂലിലേക്കും, അവരിൽ നിന്ന് കാര്യ(വിവര) മുള്ളവരിലേക്കും മടക്കിയിരുന്നെ ങ്കിൽ. അവരിൽ നിന്ന് അതിനെ നിരീ ക്ഷിച്ചെടുക്കുന്നവർ അതിനെക്കു റിച്ചു (വേണ്ടത്) അറിയുമായിരുന്നു. (83) അവർക്ക് വന്നാൽ أ َ م ْ ر ٌ വല്ല കാര്യവും م ِ ن َ الأم ْ ن ِ അഭയത്തെ (സമാധാനത്തെ) സംബന്ധിച്ച് അല്ലെങ്കിൽ ഭയത്തെ അവർ പ്രചരിപ്പിക്കും, പരത്തുകയായി ب ِ ه ِ അതിനെ, അത് സംബന്ധിച്ച് അതിനെ അവർ മടക്കി(ആക്കി)യെങ്കിൽ إ ِ َ الر ّ َ س ُ ول ِ റസൂലിലേക്ക് ِ ഉള്ളവരിലേക്കും الأم ْ ر ِ കാര്യം(കാര്യവിവരം) അവരിലുള്ള, അവരിൽനിന്ന് അതിനെ അറിയുമായിരുന്നു, അറിയുകതന്നെ ചെയ്യും ا ّ َ ِ ين َ യാതൊരുകൂട്ടർ അതിനെ ആരാഞ്ഞെടുക്കുന്ന (പുറത്ത് കൊണ്ടുവരുന്ന) നിരീക്ഷിച്ചെടുക്കുന്ന അവരിൽനിന്ന് ഇല്ലായിരുന്നെങ്കിൽ, ഇല്ലെങ്കിൽ ِ َ ّ اللها ُ ل ْ ض َ ف അല്ലാഹുവിന്റെ അനുഗ്രഹം, ഔദാര്യം നിങ്ങളുടെമേൽ അവന്റെ കാരുണ്യവും لات ّ َ ب َ ع ْ നിങ്ങൾ പിൻപറ്റുകതന്നെ ചെയ്യും الش പിശാചിനെ يلا അൽപം (ആളുകൾ) ഒഴികെ. കപടവിശ്വാസികളിൽനിന്നും, കാര്യവിവരമില്ലാത്ത ചില സാത്വികന്മാരിൽ നിന്നും ഉണ്ടാകാറുള്ള ഒരു ദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ജനങ്ങൾക്ക് സമാധാ നം നൽകുന്നതോ ഭീതിയുളവാക്കുന്നതോ ആയ വല്ല വിവരങ്ങളും കേട്ടാൽ, ന്റ സത്യാവസ്ഥയും, അത് പരസ്യപ്പെടുത്തിയാലുണ്ടായേക്കുന്ന ഭവിഷ്യത്തും ആലോചിക്കാതെ - അല്ലെങ്കിൽ അറിയാതെ - അത് പ്രചരിപ്പിക്കുക. ഭാഗത്തും ഇസ്ലാമിന്റെ ശത്രുക്കൾ തഞ്ചം പാർത്തു കൊണ്ടിരിക്കുന്ന അന്നത്തെ ചുറ്റുപാടി ൽ അത്തരം പല വാർത്തകളും കിംവദന്തികളും കേൾക്കുക സ്വാഭാവികമാണല്ലോ. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് ചിലപ്പോൾ ഭയങ്കരമായിരിക്കും. കപടവിശ്വാസികൾ അറിഞ്ഞുകൊണ്ട് മനഃപൂർവ്വം അതി ന് മുതിർന്നേക്കും. എന്നാൽ, സത്യവിശ്വാസികളായ സാത്വികന്മാർ നപ്പറ്റി അറിയാത്തതുകൊണ്ടായിരിക്കും അങ്ങിനെ ചെയ്യുന്നത്. രണ്ടായാലും ഫലം ഒന്നുതന്നെയാണല്ലോ. അങ്ങിനെയുള്ള വാർത്തകൾ വല്ലതും കേട്ടാൽ അത് റസൂൽ തിരുമേനിയെയും, അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കുവാൻ തക്ക കാര്യവി വരമുള്ള നേതാക്കളെയും അറിയിക്കുന്ന പക്ഷം, അവർ വിഷയം വേണ്ടപോലെ കൈകാര്യം ചെയ്യുകയും, അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീക രിക്കുവാൻ ഏർപ്പാട് ചെയ്യുകയും ചെയ്യും. അങ്ങിനെ ചെയ്യാതെ, കേട്ടമാത്രയിൽ അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിനെപ്പറ്റിയാണ് അല്ലാഹു ആക്ഷേപിക്കുന്നത്. ഈ സമ്പ്രദായം കേവലം പൈശാചിക പ്രേരിതമാണെന്നും, അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ മിക്കവാറും ആളുകൾ പിശാചിന്റെ നിങ്ങളുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും (അഥവാ ഔദാര്യവും) അവന്റെ കാരുണ്യവും ഇല്ലായിരുന്നു വെങ്കിൽ, നിങ്ങൾ - അൽപം ആളുകളൊഴികെ - പിശാചിനെ പിൻപറ്റിക്കളയുമായിരുന്നു. ദുഷ്പ്രേരണകൾക്ക് വശംവദരാകുമായിരുന്നുവെന്നും ഉണർത്തുകയും ചെയ്യു ന്നു. സത്യാവസ്ഥയും, ഭവിഷ്യത്തും ആലോചിക്കാതെ, കേട്ട വാർത്തകളെല്ലാം പരസ്യപ്പെടുത്തലും പ്രചരിപ്പിക്കലും എല്ലായ്പോഴും വളരെ സൂക്ഷിക്കേണ്ടുന്ന ഒരു സംഗതിയാണ്. ചില സന്ദർഭങ്ങളിൽ അടി സ്ഥാനരഹിതമായ ചെറിയൊരു വാർത്ത നിമിത്തം അതിഭയങ്കരമായ ഭവിഷ്യത്തുകളായിരിക്കും സംഭവിക്കുക. സംഭവി ച്ചു കഴിഞ്ഞശേഷം, പിന്നീട് ആ വാർത്ത ശരിയായിരുന്നില്ലെന്ന് അറിഞ്ഞത് കൊണ്ട് പ്രയോജനമില്ലല്ലോ. അതേ സമയത്ത് ആ വാർത്തപ്രചരിപ്പിച്ചവരെല്ലാം ആ പാത കത്തിന് അരുളിച്ചെയ്യുന്നു: "കേട്ടതെല്ലാം പറയുന്നത് തന്നെ മതി, ഒരു മനുഷ്യനിൽ വ്യാജം ഉണ്ടായിരിക്കുവാൻ.' (മു; ദാ.) ഉദ്ധരിച്ച ഒരു ഹദീഥിൽ, "നബി "ക്വീല'യും "ക്വാല'യും വിരോധിച്ചിരിക്കുന്നു' എന്ന് കാണാം. (ബു; മു.) "ആരോ പറഞ്ഞു, ങ്ങിനെ പറയപ്പെടുന്നു. ആളുകൾ പറഞ്ഞുകേൾക്കുന്നു' എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് "ക്വീല ( ق ِ يل َ ) കൊണ്ടുദ്ദേശ്യം. അവൻ പറഞ്ഞു, ഇവൻ പറഞ്ഞു' എന്നിങ്ങിനെയുള്ള പ്രയോഗങ്ങളാണ് "ക്വാല' ( َ لا َ ق ) കൊണ്ടുദ്ദേശ്യം. അതായത് സത്യാവസ്ഥയും ഗുണദോഷവും നോക്കാതെ "കണ്ടതും കേട്ടതു'മൊക്കെ പറയുന്നത് നബി വിരോധിച്ചിരിക്കുന്നുവെന്നർഥം. അബൂദാവൂദ്(റ) ഉദ്ധരിച്ച ഒരു നബിവച നത്തിലെ വാചകം ഇതാണ്: بئس مطية الرجل زعموا ("അവർ പറയുന്നു' എന്നുള്ളത് മനുഷ്യന്റെ വളരെ ദുഷിച്ച ഒരു വാഹനമാണ്.') അതായത്, വാർത്തകൾ ഉദ്ധരിക്കുമ്പോ ൾ "അവർ പറഞ്ഞു, ഇവർ പറഞ്ഞു' എന്നൊക്കെ പ്രസ്താവിക്കുന്ന സമ്പ്രദായം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ വേണ്ടി മനുഷ്യൻ ഉപയോഗിക്കുന്ന ഒരു ദുഷിച്ച അടവാണ് എന്ന് താൽപര്യം.
4:84–85فَقَٰتِلۡ فِي سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفۡسَكَۚ وَحَرِّضِ ٱلۡمُؤۡمِنِينَۖ عَسَى ٱللَّهُ أَن يَكُفَّ بَأۡسَ ٱلَّذِينَ كَفَرُواْۚ وَٱللَّهُ أَشَدُّ بَأۡسٗا وَأَشَدُّ تَنكِيلٗا
مَّن يَشۡفَعۡ شَفَٰعَةً حَسَنَةٗ يَكُن لَّهُۥ نَصِيبٞ مِّنۡهَاۖ وَمَن يَشۡفَعۡ شَفَٰعَةٗ سَيِّئَةٗ يَكُن لَّهُۥ كِفۡلٞ مِّنۡهَاۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقِيتٗا
(84) എന്നാൽ, (നബിയേ) നീ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളുക. നിന്നോട് നിന്റെ സ്വന്തത്തെക്കുറിച്ചല്ലാതെ ശാസി ക്കപ്പെടുന്നതല്ല; സത്യവിശ്വാസികളെ (അതിന്) പ്രേരിപ്പിക്കുകയും ചെയ്തുകൊള്ളുക. അവിശ്വസിച്ചവരുടെ (സമര) ശൗര്യത്തെ അല്ലാഹു തടുത്ത് തന്നേക്കാം. അല്ലാഹുവാകട്ടെ, അതികഠിനമായ ശൗര്യമുള്ളവനും, അതി കഠിനമായ (മാതൃകാ) ശിക്ഷ നൽകുന്നവനുമാകുന്നു. (85) ആരെങ്കിലും ഒരു നല്ലതായ ശുപാർശ ശുപാർശചെയ്യുന്ന പക്ഷം. അവന് അതിൽനിന്ന് ഒരു സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും ഉപദേശിക്കുകയും ചെ യ്യലാണ് നബി യുടെ കടമ. അവർ യുദ്ധത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് നബി യോട് ചോദിക്കപ്പെടുകയില്ല. സ്വന്തം ദേഹത്തിന്റെ കാര്യം മാത്രമേ ചോദിക്ക പ്പെടുകയുള്ളൂ എന്ന് അല്ലാഹു നബി യെ ഉണർത്തുന്നു. ശത്രുക്കളുടെ സമരശക്തിയും വീര്യവും അധികം താമസിയാതെ അല്ലാഹു ക്ഷ യിപ്പിച്ചു കളഞ്ഞേക്കുമെന്നും, അങ്ങനെ സത്യവിശ്വാസികൾക്ക് വിജയം കൈവന്നേക്കുമെന്നും സമാധാനിപ്പിക്കുകയും ചെയ്യുന്നു. ഒരാൾ ഒരാൾക്ക് നല്ല തരത്തിലുള്ള വല്ല ശുപാർശയും ചെയ്താൽ അതിന്റെ നന്മയിൽ നിന്നൊരു വിഹിതവും, ചീത്തയായ വല്ല ശുപാർശയും ചെയ്താൽ അതിന്റെ തിന്മയിൽ നിന്നൊരു പങ്കും ആ ശുപാർശകന് ലഭിക്കുമെന്ന് രണ്ടാമത്തെ വച നത്തിൽ അറിയിക്കുന്നു. എല്ലാ നല്ല കാര്യങ്ങൾക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങൾ, പ്രോത്സാഹനങ്ങൾ, പ്രാർഥനകൾ ആദിയായവ നല്ല ശുപാർശയിലും, എല്ലാ ചീത്തകാര്യങ്ങൾക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളും, (84) എന്നാൽ (ആകയാൽ) നീ യുദ്ധം ചെയ്യുക ِ َ ّ اللها അല്ലാഹുവിന്റെ മാർഗത്തിൽ (നിന്നോട്) ശാസിക്ക(നിർബ്ബന്ധിക്ക)പ്പെടുകയില്ല, ഹേമിക്കപ്പെടുന്നില്ല നിന്റെ സ്വന്തത്തെ (ദേഹത്തെ)ക്കുറിച്ചല്ലാതെ പ്രേരിപ്പിക്കുക (പ്രോത്സാഹിപ്പിക്കുക)യും ചെയ്യുക സത്യവിശ്വാസികളെ ُ َ ّ اللها ى َ س َ ع അല്ലാഹു ആയേക്കാം അവൻ തടുക്കുവാൻ, തടയുവാൻ ب َ أ ْ س َ ശൗര്യം, സമരശക്തി അവിശ്വസിച്ചവരുടെ ُ َ ّ اللها َ و അല്ലാഹുവാകട്ടെ ഏറ്റവും കഠിനമായവനാണ് ശൗര്യം, സമരശക്തിയിൽ അധികം കഠിനമായവനുമാണ് ت َ ن ْ ك ِ يلا (മാതൃകാ)ശിക്ഷനൽകൽ, ശിക്ഷ നൽകുന്നതിൽ (85) ആരെങ്കിലും (വല്ലവരും) ശുപാർശ ചെയ്യുന്നപക്ഷം ശുപാർശ നല്ലതായ, നന്മയായ അവന്നുണ്ടായിരിക്കും ن َ ص ِ يب ٌ ഒരു ഓഹരി, പങ്ക്, ഭാഗം ْ َ ا ഛ م ِ അതിൽ നിന്ന് ആരെങ്കിലും ശുപാർശ ചെയ്യുന്ന പക്ഷം ഒരു ശുപാർശ ദുഷിച്ച, തിന്മയായ അവന്നുണ്ടായിരിക്കും ك ِ ف ْ ل ٌ ഒരുപങ്ക്, ഓഹരി ْ َ ا ഛ م ِ അതിൽനിന്ന് و َ ك َ ان َ االله ّ َ ُ അല്ലാഹു ആകുന്നു എല്ലാകാര്യത്തിനും കഴിവുറ്റവൻ, മേൽനോട്ടം ചെയ്യുന്നവൻ, സൂക്ഷിച്ചു പോരുന്നവൻ ഓഹരിയുണ്ടായിരിക്കും. ആരെങ്കിലും ഒരു ദുഷിച്ചതായ ശുപാർശ ശുപാർശചെയ്യുന്ന പക്ഷം, അവന് അതിൽ നിന്ന് ഒരു പങ്കും ഉണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനുമാകുന്നു. (അഥവാ മേൽനോട്ടം വഹിക്കുന്നവനാകുന്നു.)
4:86–87وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيۡءٍ حَسِيبًا
ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۗ وَمَنۡ أَصۡدَقُ مِنَ ٱللَّهِ حَدِيثٗا
(86) നിങ്ങൾക്ക് ധ സത്യവിശ്വാ സികൾക്ക് പ വല്ല അഭിവാദ്യവും അർപ്പിക്കപ്പെട്ടാൽ, അതിനെക്കാൾ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യ മർപ്പിക്കുവിൻ; അല്ലെങ്കിൽ അത് (പ്രകാരം തന്നെ) മടക്കുവിൻ. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്ക് നോക്കുന്നവനാകുന്നു. (87) അല്ലാഹു - അവനല്ലാതെ ആരാധ്യനേ ഇല്ല. തീർച്ചയായും, അവൻ നിങ്ങളെ ക്വിയാമത്ത് നാളിലേക്ക് ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും - അതിൽ സന്ദേഹമേ ഇല്ല. ആരാണ് അല്ലാഹുവിനെക്കാൾ വർത്തമാനത്തിൽ സത്യം പറയു ന്നവൻ!? ധ ഇല്ല, ആരുമില്ല. അപേക്ഷകളും ചീത്ത ശുപാർശയിലും ഉൾപ്പെടുന്നു. സന്ദർഭം നോക്കുമ്പോൾ, അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തി ലുള്ള നല്ല ശുപാർശകളും, അതിനെതിരെ നടത്തപ്പെടുന്ന ചീത്ത ശുപാർശകളുമാണ് പ്രധാനമായും ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാം. + ! (86) നിങ്ങൾക്ക് അഭിവാദ്യം നൽകപ്പെട്ടാൽ, കാഴ്ചവെക്കപ്പെട്ടാൽ വല്ല ഉപചാരത്തെയും, കാഴ്ചയെയും എന്നാൽ നിങ്ങൾ അഭിവാദ്യം ചെയ്വിൻ, കാഴ്ച്ചവെക്കുവിൻ അതിനെക്കാൾ നല്ലതിനെ (നല്ലതുമായി) അല്ലെങ്കിൽ അത് മടക്കുവിൻ ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു എല്ലാകാര്യത്തെപ്പറ്റിയും കണക്കുനോക്കുന്നവൻ (87) ُ َ ّ اللها അല്ലാഹു لا إ ِ ഒരു ഇലാഹുമില്ല, ആരാധ്യനേ ഇല്ല, ദൈവമില്ല അവനല്ലാതെ തീർച്ചയായും അവൻ നിങ്ങളെ ഒരുമിച്ചു കൂട്ടും ക്വിയാമത്ത് നാളിലേക്ക് സന്ദേഹമേ ഇല്ല, സംശയമില്ല ِ هي ِ ف അതിൽ و َ م َ ن ْ .ആർ, ആരാണ് അധികം സത്യവാൻ, സത്യം പറയുന്നവൻ ِ َ ّ اللها َ ن ِ م അല്ലാഹുവിനെക്കാൾ വർത്തമാനം, വർത്തമാനത്തിൽ "അഭിവാദ്യം' എന്ന് അർഥം കൽപിക്കപ്പെട്ട (തഹിയ്യത്ത്) എന്ന വാക്കിന് ദീർഘായുസ്സിനുവേണ്ടി പ്രാർഥിക്കുക എന്നാണ് സാക്ഷാൽ അർഥം. അഭിവാദ്യം അർപ്പിക്കുക - അഥവാ സലാം പറയുക - എന്ന ഉദ്ദേശ്യത്തിലാണ് അത് സാധാ രണ ഉപയോഗിക്കപ്പെട്ടുവരുന്നത്. അതാണിവിടെയും ഉദ്ദേശ്യം. ഒരാൾ ഇങ്ങോട്ട് സലാം പറഞ്ഞാൽ, അതിനെക്കാൾ നല്ല രൂപത്തിൽ അങ്ങോട്ടും പറയുകയാണ് വേണ്ടത്. ചുരുങ്ങിയ പക്ഷം, ഇങ്ങോട്ട് പറഞ്ഞ അതേ രൂപത്തിലെങ്കിലും അങ്ങോട്ട് മടക്കണം എന്ന് അല്ലാഹു കൽപിക്കുന്നു. ശത്രുക്കളുടെ ഭാഗത്ത് നിന്ന് ഇങ്ങോട്ട് അഭിവാദ്യം ചെയ്യപ്പെട്ടാൽ, കൂടുതൽ മാന്യമായും ഉദാരമായും അങ്ങോട്ട് പെരുമാറണ മെന്നുകൂടി ഇതിൽ സൂചനയുണ്ട്. മുസ്ലിംകൾക്കിടയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സലാമിന്റെ വാചകം "അസ്സലാമു അലൈക്കും ( الس എന്നാണല്ലോ. നിങ്ങൾക്ക് സമാധാന രക്ഷയുണ്ടാവട്ടെ എന്നർഥം. ഒരാൾ الس എന്ന് സലാം പറഞ്ഞാൽ الس َّ لام الله (നിങ്ങൾക്ക് സമാധാന രക്ഷയും അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാവട്ടെ) എന്നും الس الله എന്ന് സലാം പറഞ്ഞാൽ, അതോടുകൂടി (അവന്റെ ആശീർവാദങ്ങളും ഉണ്ടാവട്ടെ) എന്നുകൂടി ചേർത്തുകൊണ്ട് എന്നും മടക്കേണ്ടതാണ് എന്ന് ഹദീഥുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി സലാം പറഞ്ഞവൻ ഉപയോഗിച്ചതിനെക്കാൾ കൂടുതൽ വാക്കുകൾ അങ്ങോട്ട് മടക്കുന്നതിന് പുറമെ നല്ല മുഖഭാവവും, പസന്നതയും പ്രകടിപ്പിക്കുന്നതും ആവശ്യമാകുന്നു. ആദ്യം പറയുന്നവൻ الس എന്നോ الس الله എന്നോ പറഞ്ഞു മതിയാക്കുകയാണ് വേണ്ടതെന്നും, അത് മടക്കുന്നവന് എന്നുകൂടി വർദ്ധിപ്പിക്കുവാൻ എന്നാലെ സൗകര്യപ്പെടുകയുള്ളൂവെന്നും ചില ഹദീഥുകളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു . الس എന്നു പറയുന്നത് പത്ത് നന്മയും لام الله എന്ന് ചേർക്കുമ്പോൾ ഇരുപത് നന്മയും, എന്നു കൂടി ചേർക്കുമ്പോൾ മുപ്പത് നന്മയുമായിരിക്കും അത് എന്നും ഒരു നബി വചനത്തിൽ വന്നിരിക്കുന്നു. (അ; ദാ; തി; ബ.) ഇങ്ങോട്ട് പറഞ്ഞ സലാമിൽ കുറയാത്ത രൂപത്തിലെങ്കിലും അങ്ങോട്ട് സലാം മടക്കൽ നിർബ്ബന്ധമാകുന്നു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ കണ്ടു മുട്ടുമ്പോൾ തമ്മിൽ സലാം പറയൽ - നിയമപരമായ വീക്ഷണത്തിൽ നോക്കുമ്പോൾ - കേവലം ഒരു നിർബ്ബന്ധ കൽപനയാണെന്ന് പറഞ്ഞു കൂടാ. പക്ഷേ, ധാർമികമായി ഒരു പ്രധാന കടമയാണത്. സലാം മടക്കലാകട്ടെ, നിയമപരമായിത്തന്നെ നിർബ്ബന്ധവുമാകുന്നു എന്നത്രെ പണ്ഡിന്മാരുടെ പൊതുവായ അഭിപ്രായം. ഈ വചനത്തിൽ നിന്ന് മനസ്സിലാകുന്നതും അങ്ങിനെത്തന്നെ. ഒരാൾ മറ്റെയാൾക്ക് അയക്കുന്ന കത്തുകളിലും, സമ്മാനാദി ഉപചാരങ്ങളിലും ഇപ്രകാരം മര്യാദ ചില മഹാന്മാർ ഈ വചനത്തെ അടിസ്ഥാനമാക്കി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്ന വാക്കിന്റെ അർഥത്തിൽ സലാം മാത്രമല്ല, എല്ലാതരം ഉപചാര കർമങ്ങളും ഉൾപെടുമെന്നാ ണ് അവർ അതിന് പറയുന്ന ന്യായം. ഇസ്ലാമിൽ സലാമിന് പ്രാധാന്യം, അതിന്റെ ആചരണത്തിൽ ഗൗനിക്കപ്പെടേണ്ടുന്ന മര്യാദകൾ, ആദിയായവയെക്കുറിച്ച് ധാരാളം ഹദീഥുക ൾ നിലവിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹദീഥ് ഗ്രന്ഥങ്ങളെയും, മറ്റ് ഇസ് ലാമിക നിയമഗ്രന്ഥങ്ങളെയും സമീപിക്കേണ്ടതാണ്. വിഭാഗം - 12
4:88۞فَمَا لَكُمۡ فِي ٱلۡمُنَٰفِقِينَ فِئَتَيۡنِ وَٱللَّهُ أَرۡكَسَهُم بِمَا كَسَبُوٓاْۚ أَتُرِيدُونَ أَن تَهۡدُواْ مَنۡ أَضَلَّ ٱللَّهُۖ وَمَن يُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلٗا
(88) അപ്പോൾ, കപടവിശ്വാസി കളുടെ കാര്യത്തിൽ (നിങ്ങൾ) രണ്ടു കക്ഷികളാകുവാൻ നിങ്ങൾ ക്കെന്താണ്? അവർ (ചെയ്തത്) സമ്പാദിച്ചത് നിമിത്തം അല്ലാഹു അവരെ (പൂർവ്വസ്ഥിതിയിലേക്ക്) മറിച്ചിട്ടിരിക്കെ? അല്ലാഹു വഴിപിഴവിലാക്കിയവരെ നിങ്ങൾ നേർമാർഗത്തിലാക്കുവാൻ ഉദ്ദേശിക്കുന്നുവോ?! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് (പിന്നെ) നീ ഒരു മാർഗവും കണ്ടെത്തുകയേ ഇല്ല. ഇസ്ലാമിന്റെ ഒരു പ്രത്യേക ചിഹ്നമാണ് സലാം. മുസ്ലിം സഹോദരന്മാ ർ പരസ്പരം നിത്യവും ആചരിക്കേണ്ടുന്ന ഒരു മുഖ്യ കടമയുമാണത്. ഈ സംഗതി പൊതുവെ എല്ലാവർക്കും അറിയാവുന്നതാണെങ്കിലും, ഇന്നത്തെ മുസ്ലിംകളി ൽ പലരും - നമ്മുടെ രാജ്യങ്ങളിൽ പ്രത്യേകിച്ചും - ഇക്കാര്യത്തിൽ വേണ്ടത്ര ഗൗനിക്കാറില്ലെന്നുള്ളത് വളരെ വ്യസനകരം തന്നെ! മുസ്ലിംകളിൽ അനിസ് ലാമിക സംസ്കാരങ്ങളുടെ അതിപ്രസരം നിമിത്തം ഉളവായ അനേകം ഭവിഷ്യത്തുകളിൽ ചിലതത്രെ സലാം പറയുന്നതിൽ മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയ വൈ മുഖ്യവും അനിസ്ലാമികമായ ഉപചാര വാക്യങ്ങളുടെ പ്രയോഗവും. അവിശ്വാസികളും, കപടവിശ്വാസികളും എന്തു നിലപാടുതന്നെ സ്വീകരിച്ചാലും ശരി, അല്ലാഹു മാത്രമാണ് ആരാധ്യൻ എന്ന വസ്തുതയും, മരണാനന്തരം എല്ലാവരെയും അല്ലാഹു ക്വിയാമത്തുനാളിൽ ഒരുമിച്ചുകൂട്ടി വിചാരണ ചെ യ്തു നടപടി എടുക്കുമെന്നുള്ള വസ്തുതയും യഥാർഥമായിത്തന്നെ അവശേഷിക്കുന്നുവെന്നുള്ള താക്കീതാണ് രണ്ടാമത്തെ വചനത്തിൽ അടങ്ങിയിരിക്കുന്നത്. (88) അപ്പോൾ (എന്നാൽ) നിങ്ങൾക്ക് എന്താണ് കപടവിശ്വാസികളിൽ, മുനാഫിക്വുകളെപ്പറ്റി രണ്ട് കക്ഷികളായിട്ട്, രണ്ട് സംഘം (ആകുവാൻ) ُ َ ّ اللها َ و അല്ലാഹുവാകട്ടെ അവരെ(കുത്തനെ) മറിച്ചിട്ടിരിക്കുന്നു, (മുൻസ്ഥിതിയിലേക്ക്) തള്ളിയിരിക്കുന്നു അവർ സമ്പാദിച്ച(ചെയ്തുവെച്ച)ത് നിമിത്തം നിങ്ങൾ ഉദ്ദേശിക്കുന്നുവോ, ഉദ്ദേശിക്കുകയോ നിങ്ങൾ നേർമാർഗത്തിലാക്കുവാൻ, വഴി കാട്ടുവാൻ വഴിപിഴവിലാക്കിയവരെ(വനെ) ُ َ ّ اللها അല്ലാഹു യാതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ ُ َ ّ اللها അല്ലാഹു എന്നാൽ നീ കെണ്ടത്തുകയേ ഇല്ല ُ َ അവന് س َ ب ِ يلا ഒരു മാർഗം
4:89وَدُّواْ لَوۡ تَكۡفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَآءٗۖ فَلَا تَتَّخِذُواْ مِنۡهُمۡ أَوۡلِيَآءَ حَتَّىٰ يُهَاجِرُواْ فِي سَبِيلِ ٱللَّهِۚ فَإِن تَوَلَّوۡاْ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَيۡثُ وَجَدتُّمُوهُمۡۖ وَلَا تَتَّخِذُواْ مِنۡهُمۡ وَلِيّٗا وَلَا نَصِيرًا
(89) അവർ അവിശ്വസിച്ച തുപോലെ, നിങ്ങളും അവിശ്വസിക്കു കയും, അങ്ങിനെ നിങ്ങൾ(ഇരുകൂ ട്ടരും) സമമായിരിക്കുകയും ചെയ്തി രുന്നെങ്കിൽ (കൊള്ളാമായിരുന്നു) എന്ന് അവർ ആഗ്രഹിക്കുകയാണ്. അതിനാൽ, അവരിൽ നിന്ന് നിങ്ങൾ (ബന്ധു) മിത്രങ്ങളെ സ്വീകരിക്കരുത്, അവർ അല്ലാഹുവിന്റെ മാർഗത്തിൽ "ഹിജ്റഃ' ധ രാജ്യം ത്യജിച്ചു പ്രത്യക്ഷത്തിൽ ഇസ്ലാമിനെ അംഗീകരിച്ചു മുസ്ലിംകളായി അഭിനയിക്കുക യും, അതേ സമയത്ത് മുശ്രിക്കുകളായ സ്വജനങ്ങളെ വിട്ടു ഹിജ്റഃപോരുവാൻ തയ്യാറില്ലാതെ അവരുമായി കലർന്ന് ജീവിക്കുകയും ചെയ്തിരുന്ന കുറേ ആളുകളുണ്ടായി രുന്നു. പുറമെ മുസ്ലിംകളായി ചമയുകയും അവരോട് സ്നേഹബന്ധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് അവർ യഥാർഥത്തിൽ മുസ്ലിംകൾ തന്നെയാണെന്നും, മുസ്ലിംകളോടെന്നപോലെ അവരോടും പെരുമാറണമെന്നും ആയിരുന്നു സ്വഹാബികളിൽ ഒരു വിഭാഗത്തിന്റെ പക്ഷം. പ്രത്യക്ഷത്തിൽ മുസ്ലിംകളാണെ ങ്കിൽ തന്നെയും മുശ്രിക്കുകളെ കൈവെടിയുവാൻ ഒരുക്കമില്ലാതിരിക്കുകയും, അവരുടെ പ്രവർത്തനങ്ങളിലെല്ലാം ഏറെക്കുറെ ഭാഗഭാക്കാകുകയും ചെയ്തിരുന്നതുകൊണ്ട് അവർ തനി കപടൻമാരാണെന്നും, അവിശ്വാസികളോടെന്നപോലെ അവരോടും പെരുമാറണമെന്നും ആയിരുന്നു മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. ഈ രണ്ടാമത്തെ അഭിപ്രായക്കാരെയാണ് അല്ലാഹു ശരിവെക്കുന്നതെന്ന് ഈ വചനത്തിൽ നിന്നും അടുത്ത വചനങ്ങളിൽനിന്നും സ്പഷ്ടമാകുന്നു. അവർ ഇസ്ലാമിനെ അംഗീകരിച്ചതായി പിന്നീടുള്ള അവരുടെ ചെയ് തികൾ നിമിത്തം അവർ പഴയ ശിർക്കിലേക്കുതന്നെ തലകുത്തനെ മറിഞ്ഞു പോകുകയും , സത്യമാർഗത്തിൽ നിന്ന് വ്യതിചലിച്ചുപോകുകയും ചെയ്തിരിക്കുകയാണ്. എന്നിരിക്കെ, അവരെ സന്മാർഗികളും നല്ലവരുമായി ഗണിക്കുവാൻ എന്തു ന്യായമാണുള്ളത്? എന്നത്രെ അല്ലാഹു ചോദിക്കുന്നത്. അല്ലാഹു വഴിപിഴവിലാക്കി; അല്ലാഹു പൂർവ്വസ്ഥിതിയിലേക്ക് മറിച്ചിട്ടു; ല്ലാഹു ഹൃദയത്തിന് മുദ്രവെച്ചു എന്നിങ്ങിനെയുള്ള പ്രയോഗങ്ങളുടെ ഉദ്ദേശ്യത്തെക്കുറി സൂ: ഫാതിഹഃയിൽ "ഹിദായത്തി'ന്റെ വിവരണത്തിലും, അൽബക്വറഃ 7-ാം വചനം മുതലായവയടെ വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. "അവ ർ വഴിപിഴച്ചു പോയി, അവർ പൂർവ്വസ്ഥിതിയിലേക്കു മടങ്ങി, അവരുടെ ഹൃദയത്തിലേക്ക് വേണ്ടതൊന്നും കടക്കാതായിത്തീർന്നു' എന്നൊക്കെയുള്ള അർഥത്തിലാണ് അവ കലാശിക്കുന്നത്. കാരണങ്ങൾ അവരിൽ നിന്നാണെങ്കിലും എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണല്ലോ. മേൽ പ്രസ്താവിച്ച കപടവിശ്വാസികളുടെ യഥാർഥ സ്ഥിതിയും അവരോട് സ്വീകരിക്കപ്പെടേണ്ടുന്ന നയം എന്താണെന്നും അടുത്തവചനങ്ങളിൽ അല്ലാഹു വിവരിക്കുന്നു:- (89) او ُ ّ د َ و അവർ ആഗ്രഹിക്കുകയാണ്, കൊതിച്ചിരിക്കുന്നു നിങ്ങൾ അവിശ്വസിച്ചിരുന്നുവെങ്കിൽ (എന്ന്) അവർ അവിശ്വസിച്ചതുപോലെ അങ്ങിനെ നിങ്ങൾ ആയിരിക്കുകയും س َ و َ اء ً സമം, ഒരുപോലെ അതിനാൽ നിങ്ങൾ ഉണ്ടാക്കരുത്, സ്വീകരിക്കരുത് അവരിൽ നിന്ന് മിത്രങ്ങളെ, ബന്ധുക്കളെ അവർ ഹിജ്റഃ പോകുന്നതുവരെ മാർഗത്തിൽ ِ َ ّ اللها അല്ലാഹുവിന്റെ എനി അവർ തിരിഞ്ഞു കളഞ്ഞെങ്കിൽ എന്നാലവരെ നിങ്ങൾ പിടിക്കുവിൻ അവരെ നിങ്ങൾ കൊല്ലുകയും ചെയ്യുവിൻ നിങ്ങളവരെ കണ്ടുമുട്ടിയേടത്ത് (കിട്ടിയേടത്ത്)വെച്ച് നിങ്ങൾ സ്വീകരിക്കുകയും അരുത് അവരിൽ നിന്ന് ഒരു ബന്ധുവിനെയും, ഒരു മിത്രത്തെ ഒരു സഹായകനെയും അരുത് പോകുന്നത് വരേക്കും. ഇനി, അവർ തിരിഞ്ഞു കളയു കയാണെങ്കിൽ, നിങ്ങൾ അവരെ പിടിക്കുകയും, അവരെ കണ്ടുമുട്ടി യേടത്തുവെച്ച് കൊലപ്പെടുത്തുകയും ചെയ്യുവിൻ. അവരിൽ നിന്നും ഒരു ബന്ധു മിത്രത്തെയാകട്ടെ. സഹായക നെയാകട്ടെ നിങ്ങൾ സ്വീകരിക്കുക യും ചെയ്യരുത്:-
4:90إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٌ أَوۡ جَآءُوكُمۡ حَصِرَتۡ صُدُورُهُمۡ أَن يُقَٰتِلُوكُمۡ أَوۡ يُقَٰتِلُواْ قَوۡمَهُمۡۚ وَلَوۡ شَآءَ ٱللَّهُ لَسَلَّطَهُمۡ عَلَيۡكُمۡ فَلَقَٰتَلُوكُمۡۚ فَإِنِ ٱعۡتَزَلُوكُمۡ فَلَمۡ يُقَٰتِلُوكُمۡ وَأَلۡقَوۡاْ إِلَيۡكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمۡ عَلَيۡهِمۡ سَبِيلٗا
(90) (അതെ)നിങ്ങൾക്കും തങ്ങൾക്കുമിടയിൽ വല്ല ഉടമ്പടിയും ഉള്ളതായ ഒരു ജനതയോട് ചേർന്ന് (ബന്ധപ്പെട്ട്) നിൽക്കുന്നവരൊഴികെ; അല്ലെങ്കിൽ, നിങ്ങളുമായി യുദ്ധം ചെയ്യുകയോ, തങ്ങളുടെ ജനത യുമായി യുദ്ധം ചെയ്യുകയോ ചെയ്വാൻ (വിഷമിച്ച്) തങ്ങളുടെ മനസ്സിടുങ്ങിയ നിലയിൽ നിങ്ങളുടെ അടുക്കൽ വന്നിട്ടുള്ള(വർ ഒഴികെ). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, നിങ്ങൾക്കെതിരെ (ശക്തിനൽകി) അവരെ അവൻ അധികാരപ്പെ ടുത്തുകയും, അങ്ങനെ, അവർ നിങ്ങളോട് യുദ്ധം ചെയ്യുകയും കഴിഞ്ഞ വചനത്തിൽ പ്രസ്താവിക്കപ്പെട്ട ആ കപട വിശ്വാസികളെ സംബന്ധിച്ച് ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയ സംഗതികൾ ഇങ്ങനെ സംഗ്രഹിക്കാം: (1) അവർ യഥാർഥത്തിൽ സത്യവിശ്വാസികളല്ല. അവിശ്വാസികൾ തന്നെയാണ്. നിങ്ങളും കൂടി അവരെപ്പോലെ അവിശ്വാസികളായിത്തീരുവാനാണ് അവർ ആഗ്രഹിക്കുന്നതും. അതുകൊണ്ട് അവരോട് മൈത്രിയും സ്നേഹബന്ധവും പുലർത്തിക്കൂടാ. (2) അവർ മുസ്ലിംകളാണെങ്കിൽ അവർ ഹിജ്റഃ പോരേണ്ടതായിരുന്നു. എനി അവർ "ദാറുൽഹർബി' (ശത്രുനാട്ടി)ൽ നിന്ന് മദീനായിലേക്ക് ഹിജ്റഃ വരുന്നപക്ഷം അപ്പോൾ അവരെ മുസ്ലിംകളായി കരുതാവുന്നതുമാണ്. (90) യാതൊരുവരൊഴികെ അവർ ചേരുന്നു, ബന്ധപ്പെടുന്നു ഒരു ജനതയിലേക്ക് നിങ്ങൾക്കിടയിലുണ്ട് അവർക്കിടയിലുമുണ്ട് م ِ يث َ اق ٌ വല്ല ഉറപ്പും, കരാറും, ഉടമ്പടിയും അല്ലെങ്കിൽ അവർ നിങ്ങളുടെ അടുക്കൽ വന്നു ഇടുങ്ങിയ നിലയിൽ അവരുടെ നെഞ്ചുകൾ(മനസ്സ്) അവർ നിങ്ങളുമായി (നിങ്ങളോട്) യുദ്ധം ചെയ്വാൻ അല്ലെങ്കിൽ അവർ യുദ്ധം ചെയ്വാൻ അവരുടെ (തങ്ങളുടെ) ജനതയോട് ഉദ്ദേശിച്ചിരുന്നെങ്കിൽ ُ َ ّ اللها അല്ലാഹു അവരെ അധികാരപ്പെടുത്തുക (നിയോഗിക്കുക) തന്നെ ചെയ്തിരുന്നു നിങ്ങളുടെ മേൽ, നിങ്ങൾക്കെതിരെ അങ്ങനെ(എന്നിട്ട്) അവർ നിങ്ങളോട് യുദ്ധം ചെയ്യുക തന്നെ ചെയ്തിരുന്നു എന്നാൽ അവർ നിങ്ങളെ വിട്ടു നിന്നാൽ, ഒഴിഞ്ഞു നിന്നെങ്കിൽ എന്നിട്ട് നിങ്ങളോടവർ യുദ്ധം ചെയ്തില്ല അവർ ഇടുക (പ്രകടിപ്പിക്കുക - കാണിക്കുക)യും ചെയ്തു നിങ്ങളിലേക്ക്, നിങ്ങളോട് الس ّ َ ل َ م َ സമാധാനം, ഒതുക്കം, ശാന്തത, സലാം എന്നാൽ ആക്കിയിട്ടില്ല, ഏർപ്പെടുത്തിയിട്ടില്ല ُ َ ّ اللها അല്ലാഹു നിങ്ങൾക്ക് അവരുടെ മേൽ س َ ب ِ يلا ഒരു മാർഗം, വഴിയും തന്നെ ചെയ്യുമായിരുന്നു. എന്നാൽ, അവർ നിങ്ങളെ വിട്ടുനിന്നു നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുക ധ സന്ധിക്കു ഒരുങ്ങുക പ യും ചെയ്തു വെങ്കിൽ. അപ്പോൾ, അവരുടെ മേൽ നിങ്ങൾക്ക് അല്ലാഹു ഒരു മാർഗവും ഉണ്ടാക്കിത്തന്നിട്ടില്ല. (3) ഹിജ്റഃ പോരാൻ വിസമ്മതിക്കുന്ന പക്ഷം, അവർ അവിശ്വാസികളും ശത്രുക്കളുമായിത്തന്നെ കരുതണം. മക്കാ മുശ്രിക്കുകളോടെന്നപോലെ അവേ രാടും യുദ്ധ നടപടികൾ സ്വീകരിക്കണം. അതെ, മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ച മുശ്രിക്കുകളെ തക്കം കിട്ടിയേടത്തുവെച്ച് ബന്ധനത്തിലാക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. അത്പോലെ ഇവരോടും അതേനയം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവരുമായി എന്തെങ്കിലും കൂട്ടുകെട്ടോ, അവ രുടെ സഹായം സ്വീകരിക്കലോ പാടില്ലാത്തതാകുന്നു. ഒരു കാര്യം ഇവിടെ ഓർക്കുന്നത് നന്ന്. മുസ്ലിംകൾക്ക് അക്കാലത്ത് മദീനായിൽ മാത്രമേ മതസ്വാതന്ത്യ്രവും, സ്വൈരജീവിതവും ലഭിച്ചിട്ടുള്ളൂ. ചുറ്റുപാ ടും - മക്കയിൽ പ്രത്യേകിച്ചും - ശത്രുക്കൾ ഇസ്ലാമിനെ നശിപ്പിക്കുവാൻ തക്കം പാർത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇസ്ലാമിനെ ആശ്ളേഷിക്കുന്നവ ർ ശത്രുജനങ്ങൾക്കിടയിൽ കഴിഞ്ഞുകൂടുന്നത് പല നിലക്കും അപകടമായിരുന്നു. അതുകൊണ്ട് ഹിജ്റഃക്ക് കഴിവുള്ള എല്ലാ സത്യവിശ്വാസികളും മദീനായി ലേക്ക് ഹിജ്റഃ പോകൽ അന്നത്തെ പരിതഃസ്ഥിതിയിൽ നിർബ്ബന്ധമായിരുന്നു. (ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാത്തവർ അതിൽനിന്ന് ഒഴിവാണെന്ന് 98-ാം വചനത്തിൽ വരു ന്നുണ്ട്.) പിന്നീട് മക്കാവിജയം ഉണ്ടാകുകയും, അറേബ്യ ഉപദ്വീപ് മിക്കവാറും മുസ്ലിം രാജ്യമായി മാറുകയും ചെയ്തതോടെ ഹിജ്റഃയുടെ നിർബ്ബന്ധം ഇല്ലാതായിത്തീർന്നു. മക്കാ വിജയ ദിവസം നബി പറഞ്ഞു: "വിജയത്തിനുശേഷം ഹിജ്റഃ ഇല്ല. എങ്കിലും "ജിഹാദും, നിയ്യത്ത്' (സമരവും സമരോദ്ദേശ്യവു)മാണുള്ളത്. യുദ്ധത്തിന് പുറപ്പെടു വാൻ ആവശ്യപ്പെടുമ്പോൾ നിങ്ങൾ യുദ്ധത്തിന് പുറപ്പെടുവിൻ.' (ബു; മു.) (4) എന്നാൽ, മുസ്ലിംകളുമായി സന്ധിയിലോ സഖ്യത്തിലോ നിലകൊള്ളു ന്ന ഏതെങ്കിലും ജനതയിൽ പെട്ടവരോ, അവരുടെ അടുക്കൽ അഭയം തേടിച്ചെന്നവ രോ, അതുമല്ലെങ്കിൽ, മുസ്ലിംകളോടും സ്വന്തം ജനങ്ങളായ മുശ്രിക്കുകളോടും യുദ്ധം ചെയ്വാൻ മടിച്ചുകൊണ്ട് ധർമസങ്കടത്തിൽ കഴിയുന്നവരോ ആണെങ്കിൽ, അവെ ര ശത്രുക്കളായി ഗണിച്ചു മുശ്രിക്കുകളോടെന്നോണം പെരുമാറിക്കൂടാത്തതാ കുന്നു. അവർ, സത്യവിശ്വാസികൾക്കെതിരിൽ ശക്തി സംഭരിക്കാതിരുന്നത് അല്ലാഹുവി ന്റെ ഒരു അനുഗ്രഹമാണ് എന്ന് കരുതിയാൽ മതി. (5) ശത്രുനാട്ടിൽ നിന്ന് ഹിജ്റഃ പോരാതിരുന്നെങ്കിലും മുസ്ലിംക ളോട് - ശത്രുക്കളൊന്നിച്ചോ ഒറ്റക്കോ - യുദ്ധം ചെയ്യാതെ ഒഴിഞ്ഞു നിൽക്കുകയും, മുസ്ലിംകളുമായി സമാധാനത്തിലും മമതയിലും വർത്തിക്കുകയും ചെയ്യുന്നവരായിരുന്നാലും അവരുടെമേൽ നടപടിയൊന്നും എടുത്തു കൂടാത്ത താണ്. അതെ, അവരെ കൊലചെയ്വാനോ, പിടിച്ചു ബന്ധനത്തിലാക്കുവാനോ പാടി ല്ല.
4:91سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأۡمَنُوكُمۡ وَيَأۡمَنُواْ قَوۡمَهُمۡ كُلَّ مَا رُدُّوٓاْ إِلَى ٱلۡفِتۡنَةِ أُرۡكِسُواْ فِيهَاۚ فَإِن لَّمۡ يَعۡتَزِلُوكُمۡ وَيُلۡقُوٓاْ إِلَيۡكُمُ ٱلسَّلَمَ وَيَكُفُّوٓاْ أَيۡدِيَهُمۡ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَيۡثُ ثَقِفۡتُمُوهُمۡۚ وَأُوْلَـٰٓئِكُمۡ جَعَلۡنَا لَكُمۡ عَلَيۡهِمۡ سُلۡطَٰنٗا مُّبِينٗا
(91) വേറെ ചിലരെ നിങ്ങൾ കണ്ടെത്തിയേക്കും: നിങ്ങളെക്കുറിച്ച്, നിർഭയരായിരിക്കുവാനും തങ്ങളുടെ (91) നിങ്ങൾ വഴിയെ കണ്ടുമുട്ടും, കേണ്ടക്കും آخ َ ر ِ ين َ വേറെ ചിലരെ അവർ ഉദ്ദേശിക്കും, ഉദ്ദേശിക്കുന്നു നിങ്ങളെ(ക്കുറിച്ച്) അവർ നിർഭയരായിരിക്കുവാൻ അവർ നിർഭയരായിരിക്കുവാനും തങ്ങളുടെ ജനതയെ (ക്കുറിച്ച്) അവർ മടക്ക(ആക്ക)പ്പെടുമ്പോഴെല്ലാം, തിരിക്കപ്പെടുമ്പോഴൊക്കെ കുഴപ്പത്തിലേക്ക് അവർ(കുത്തനെ) മറിച്ചിടപ്പെടും (മറിഞ്ഞു വീഴും) َ ا ' ف ِ അതിൽ എന്നാൽ അവർ നിങ്ങളെ വിട്ടു(അകന്നു) നിന്നില്ലെങ്കിൽ നിങ്ങൾക്ക് ഇട്ടുതരുക(നിങ്ങളോട് പ്രകടിപ്പിക്കുക)യും الس ّ َ ل َ م َ സമാധാനം, ഒതുക്കം അവർ തടഞ്ഞുവെക്കുകയും, (നിറുത്തൽചെയ്കയും) അവരുടെ കൈകളെ എന്നാലവരെ നിങ്ങൾ പിടിച്ചുകൊള്ളുവിൻ അവരെ നിങ്ങൾ കൊലപ്പെടുത്തുകയും ചെയ്യുവിൻ അവരെ നിങ്ങൾ കണ്ടുമുട്ടിയേടത്ത്, കണ്ടുകിട്ടിയ സ്ഥലത്തുവെച്ച് അക്കൂട്ടർ നാം ഉണ്ടാക്കി(ഏർപ്പെടുത്തി)യിരിക്കുന്നു ُ م ْ , ل َ നിങ്ങൾക്ക് അവരുടെ മേൽ ഒരു അധികാരം, ന്യായം വ്യക്തമായ, സ്പഷ്ടമായ ജനതയെക്കുറിച്ച് നിർഭയരാ യിരിക്കുവാനും അവർ ഉദ്ദേശി ക്കുന്നു. അവർ കുഴപ്പത്തിലേക്ക് തിരിക്ക പ്പെടുമ്പോഴെല്ലാം അതിൽ അവർ (സ്വയം) മറിഞ്ഞു വീഴുന്നു. എന്നാൽ, അവർ നിങ്ങളെവിട്ടു നിൽക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുകയും, അവരുടെ കൈകളെ (യുദ്ധം ചെയ്യാതെ) തടഞ്ഞു വെക്കുകയും ചെയ്യുന്നില്ലെങ്കിൽ, അവരെ കണ്ടു മുട്ടുന്നേടത്തുവെച്ച് നിങ്ങൾ പിടി ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുവിൻ. (അങ്ങിനെയുള്ള) അക്കൂട്ടർ - അവരുടെ മേൽ നിങ്ങൾക്ക് നാം വ്യക്തമായ ഒരധികാരം (അഥവാ ന്യായം) ഉണ്ടാക്കിത്തന്നിരിക്കുന്നു. മുമ്പ് വിവരിച്ച കപട വിശ്വാസികളിൽ ചില തരക്കാരെക്കുറിച്ച് തന്നെയാണ് ഈ വചനത്തിലെയും പരാമർശം. നാമമാത്രമാണെങ്കിലും ഇസ്ലാമിനെ അംഗീ കരിച്ചു കൊണ്ട് മുസ്ലിംകളോടും, മുശ്രിക്കുകളായ സ്വജനങ്ങളോടും സംഘട്ടനം കൂടാതെ കഴിയണമെന്ന് ആഗ്രഹിക്കുന്നവരെപ്പറ്റിയാണ് മുമ്പ് പറഞ്ഞത്. ഇവരുടെ സ്ഥിതി അതിൽ നിന്ന് വ്യത്യസ്തമാണ്. വേണ്ടപ്പോൾ മുസ്ലിംകളായി സ്വജനങ്ങളുടെ ശിർക്കുപരമായ കുഴപ്പ പ്രവർത്തനങ്ങളിൽ ഇവർ സഹകരിച്ചും പങ്ക് വഹിച്ചും വരുന്നു. അത്തരം കുഴപ്പങ്ങളിൽ പങ്കു ചേരുവാൻ പ്രേരണ ലഭിക്കു മ്പോഴേക്കും അതിലേക്കവർ സ്വയം മറിഞ്ഞു വീഴുകയായി. അങ്ങനെ, ഇരു ഭാഗത്തും തങ്ങൾക്ക് അഭയം ലഭിക്കുവാൻവേണ്ടിയുള്ള ഇരുമുഖ നയമായിരിക്കും ഇവർക്കുള്ളത്. ഇൗ നിലമാറ്റി മുസ്ലിംകൾക്കെതിരെയുള്ള സംരംഭങ്ങളിലൊന്നും ഭാഗഭാക്കാകാ തെ സമാധാനത്തിലും ഒതുക്കത്തിലും നിൽക്കാത്ത കാലത്തോളം ഇവരെയും പ്രത്യക്ഷ ശത്രുക്കളായി കണക്കാക്കണമെന്നും, തക്കം കിട്ടുമ്പോൾ അവരെ പിടിച്ചു ബന്ധനത്തിലാക്കുകയോ കൊല്ലുകയോ വേണമെന്നും, അതിന് തികച്ചും ന്യായ വും അല്ലാഹു അറിയിക്കുന്നു. എത്ര വ്യക്തവും, യുക്തവും, വിശദവുമായ രൂപത്തിലാണ് സത്യവിശ്വാസിക ളെ അല്ലാഹു ഉപദേശിക്കുന്നതും, ശത്രുക്കളോട് അനുവർത്തിക്കേണ്ടുന്ന നയപരിപാ ടികളും സമരമുറകളും അവരെ പഠിപ്പിക്കുന്നതുമെന്നു നോക്കുക! അതേ സമയം തന്നെ ശത്രുവിഭാഗക്കാരുടെ മനഃശ്ശാസ്ത്രപരമായ തരംതിരിവുകളെയും, അത ത് വിഭാഗക്കാരോട് സ്വീകരിക്കേണ്ടുന്ന നടപടികളും എത്ര യുക്തമായും, നീതിന്യായത്തോടുകൂടിയുമാണ് അല്ലാഹു വിവരിക്കുന്നതെന്നും നോക്കുക! വിഭാഗം - 13 ഇസ്ലാമിന്റെ ശത്രുക്കളുടെയും, അവരോട് ബന്ധപ്പെട്ടു കഴിയുന്ന കപടവിശ്വാസികളുടെയും നേരെ സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ച് പലതും വിവരിച്ചശേഷം, സത്യവിശ്വാസികളെയോ, അവരോട് കൊല ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങൾ അല്ലാഹു വിവരിക്കുന്നു:-
4:92وَمَا كَانَ لِمُؤۡمِنٍ أَن يَقۡتُلَ مُؤۡمِنًا إِلَّا خَطَـٔٗاۚ وَمَن قَتَلَ مُؤۡمِنًا خَطَـٔٗا فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖ وَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦٓ إِلَّآ أَن يَصَّدَّقُواْۚ فَإِن كَانَ مِن قَوۡمٍ عَدُوّٖ لَّكُمۡ وَهُوَ مُؤۡمِنٞ فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ وَإِن كَانَ مِن قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞ فَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦ وَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ تَوۡبَةٗ مِّنَ ٱللَّهِۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
(92) ഒരു സത്യവിശ്വാസിക്കും (തന്നെ) അബദ്ധമായിട്ടല്ലാതെ, ഒരു സത്യവിശ്വാസിയെ അവൻ കൊലപ്പെടുത്തുക ഉണ്ടാകാവതല്ല. ധ ഉണ്ടാവാൻ പാടില്ല. പ ആരെങ്കിലും ഒരു സത്യവിശ്വാസിയെ അബദ്ധ മായി കൊലപ്പെടുത്തിയാലാകട്ടെ, അപ്പോൾ ഒരു സത്യവിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കലും, അവന്റെ (കൊല്ലപ്പെട്ടവന്റെ) ആൾക്കാ (92) ആയിക്കൂടാ, ആകാവതല്ല, ഉണ്ടായിക്കൂടാ, പാടില്ല ഒരു സത്യവിശ്വാസിക്കും അവൻ കൊലചെയ്യൽ, വധിക്കൽ ഒരു സത്യവിശ്വാസിയെ അബദ്ധമാ(പിഴവാ)യിട്ടൊഴികെ വല്ലവനും (ആരെങ്കിലും) കൊന്നാൽ ഒരു സത്യവിശ്വാസിയെ خ َ ط َ أ ً അബദ്ധമായി എന്നാൽ സ്വതന്ത്രമാക്കലാണ് ഒരു പിരടിയെ (അടിമയെ) സത്യവിശ്വാസിയായ ഒരു തെ− (നഷ്ടപരിഹാരം)വും ഏല്പിച്ചു (വിട്ടു) ർക്ക് ഏൽപിച്ചുകൊടുക്കപ്പെടുന്ന ഒരു തെണ്ടവും (നഷ്ടപരിഹാരവും) ആകുന്നു (വേണ്ടത്); അവർ (വിട്ടു കൊടുത്ത്) സൗജന്യമാക്കുന്നതായാ ലൊഴികെ. എനി(കൊല്ലപ്പെട്ട) അവൻ, നിങ്ങളുടെ ശത്രുവായ ഒരു ജനതയിൽ പെട്ടവനാണ്, അവനാക ട്ടെ സത്യവിശ്വാസിയുമാണ് എങ്കിൽ, അപ്പോൾ, സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കലാണ് (വേണ്ടത്). അവൻ, നിങ്ങൾക്കും തങ്ങൾക്കു മിടയിൽ വല്ല ഉടമ്പടിയുമുള്ളതായ ഒരു ജനതയിൽ പെട്ടവനാണെങ്കി ലാകട്ടെ, അപ്പോൾ, അവന്റെ ആൾക്കാർക്ക് ഏൽപിച്ചുകൊടു ക്കപ്പെടുന്ന ഒരു തെണ്ടവും ധ നഷ്ട പരിഹാരവും പ , ഒരു സത്യവിശ്വാ സിയായ അടിമയെ സ്വതന്ത്രമാക്ക ലുമാണ് (വേണ്ടത്). എനി, വല്ലവർക്കും അത് (സാധിച്ചു)കിട്ടിയില്ലെങ്കിൽ, തുടർച്ചയായി രണ്ട് മാസത്തെ നോമ്പാകുന്നു (വേണ്ടത്); (അതെ) അല്ലാഹുവിങ്കൽ നിന്ന് (നിശ്ചയിക്ക പ്പെട്ടിട്ടു)ള്ള പശ്ചാത്താപമായിട്ട്. അല്ലാഹു (എല്ലാം) അറിയു ന്നവനും, അഗാധജ്ഞനുമാകുന്നു.
4:93وَمَن يَقۡتُلۡ مُؤۡمِنٗا مُّتَعَمِّدٗا فَجَزَآؤُهُۥ جَهَنَّمُ خَٰلِدٗا فِيهَا وَغَضِبَ ٱللَّهُ عَلَيۡهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمٗا
(93) ആരെങ്കിലും ഒരു സത്യവിശ്വാസിയെ കൽപിച്ചു കൂട്ടി കൊലപ്പെടുത്തുന്ന പക്ഷം, അവന്റെ പ്രതിഫലം, "ജഹന്നം' (നരകം) ആകുന്നു - അതിൽ (അവൻ) നിത്യവാസി യായിക്കൊണ്ട്; അവന്റെ മേൽ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്യുന്നതാണ്; അവന്ന്വമ്പിച്ച ശിക്ഷ അവൻ (അല്ലാഹു) ഒരുക്കിവെക്കുകയും ചെയ്യുന്നതാണ്. (93) കൊല്ലുന്നുവോ, വല്ലവനും കൊന്നാൽ ഒരു സത്യവിശ്വാസിയെ കൽപിച്ചു കൂട്ടി, കരുതിക്കൂട്ടി എന്നാലവന്റെ പ്രതിഫലം ജഹന്നമാണ്, നരകമാകുന്നു ا ً ِ ഒخ َ ا നിത്യ(സ്ഥിര)വാസിയായിക്കൊണ്ട് َ ا ' ف ِ അതിൽ ُ َ ّ اللها അല്ലാഹു കോപിക്കുകയും ചെയ്യും അവന്റെ മേൽ അവനെ അവൻ ശപിക്കുകയും ചെയ്യും അവന്ന് അവൻ ഒരുക്കിവെക്കുകയും ചെയ്യും ശിക്ഷ വമ്പിച്ചതായ അബദ്ധം പിണഞ്ഞാലല്ലാതെ ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ കൊലപ്പെടുത്തുകയെന്ന സംഭവമേ ഉണ്ടായിക്കൂടാത്തതാണ് എന്ന കൊടുക്കപ്പെടുന്ന അവന്റെ ആൾക്കാരിലേക്ക്, കുടുംബത്തിന് അവർ ധർമം (സൗജന്യം) ആക്കിയാലൊഴികെ എനി അവനായിരുന്നെങ്കിൽ ഒരു ജനതയിൽ നിന്നു(ള്ളവൻ) നിങ്ങൾക്ക് ശത്രുവായ അവനാകട്ടെ സത്യവിശ്വാസിയുമാണ് എന്നാൽ സ്വതന്ത്രമാക്കലാണ് ഒരു പിരടി (അടിമ)യെ സത്യവിശ്വാസിയായ അവനായിരുന്നാലാകട്ടെ ഒരു ജനതയിൽപെട്ട(വൻ) നിങ്ങൾക്കും അവർക്കുമിടയിലുണ്ട് م ِ يث َ اق ٌ കരാർ ഉടമ്പടി എന്നാൽ തെണ്ടം ഏൽപിച്ചു കൊടുക്കപ്പെടുന്ന അവന്റെ ആൾക്കാർക്ക്, കുടുംബത്തിലേക്ക് ഒരടിമയെ സ്വതന്ത്രമാക്കലും സത്യവിശ്വാസിയായ എനി ആർക്ക് കിട്ടിയില്ലയോ, വല്ലവനും എത്തിക്കാതിരുന്നാൽ എന്നാൽ നോമ്പ് നോൽക്കൽ രണ്ട് മാസത്തെ തുടർച്ചയായി(രണ്ട്) പശ്ചാത്താപമായിട്ട്, (ഖേദിച്ചു) മടക്കമായിട്ട് ِ َ ّ اللها َ ن ِ م അല്ലാഹുവിൽ നിന്ന്(നിശ്ചയിച്ച) و َ ك َ ان َ االله ّ َ ُ അല്ലാഹു ആകുന്നു അറിയുന്നവൻ അഗാധജ്ഞൻ, യുക്തിമാൻ മുഖവുരയോടുകൂടിയാണ് അല്ലാഹു വിഷയം ആരംഭിക്കുന്നത്. തുടർന്നു കൊണ്ട് കൊലപാതകം പല വകുപ്പുകളാക്കി തരംതിരിക്കുകയും ഓരോന്നിനെയും സംബന്ധിച്ച വിധികൾ വിവരിക്കുകയും ചെയ്തിരിക്കുന്നു. അതിങ്ങിനെ സംഗ്രഹിക്കാം: (1) ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ അബദ്ധത്തിൽ കൊലെ ചയ്യുക. അത് നിമിത്തം രണ്ട് കാര്യങ്ങൾ ഘാതകന്റെ മേൽ നിർബ്ബന്ധമാകുന്നു. ഒന്ന്: സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കി മോചിപ്പിക്കൽ. ഒരു സത്യവിശ്വാസി അവന്റെ കൈക്ക് നഷ്ടപ്പെട്ട സ്ഥിതിക്ക് മറ്റൊരു സത്യവിശ്വാസിയുടെ അടിമത്തത്തിൽനിന്ന് അവനെ മോചിപ്പിക്കുന്നത് വളരെ അനുയോജ്യമാണല്ലോ, (റക്വബത്ത്) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. ഒരു ആൾ എന്ന അർഥത്തി ൽ "ഒരു തല' എന്ന് മലയാളത്തിൽ പറയാറുള്ളത്പോലെ, അറബിയിൽ ٌ سأ َ ر (തല)എന്നും, ചിലപ്പോൾ (പിരടി) എന്നും ഉപയോഗിക്കാറുണ്ട്. പക്ഷേ, അടിമകളെ - അവർ ആണോ പെണ്ണോ, ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ - ഉദ്ദേശിച്ചാണ് അധികവും ന്റെ ഉപയോഗം. എന്നാലും ആ അടിമ സത്യവിശ്വാസിയായിരിക്കണമെന്ന് നിബന്ധനയുള്ളത് കൊണ്ട് ഇസ്ലാമിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത ചെറിയ കുട്ടികളായാൽ പോരാ എന്നു ഇവിടെ ചില പണ് ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. രണ്ടാമതായി: കൊല്ലപ്പെട്ടവന്റെ അവകാശികൾക്ക് അവരുടെ നഷ്ടപരിഹാരമായി ഒരു തെണ്ടവും കൊടുത്തു തീർക്കണം. നൂറു ഒട്ടകമാണ് ഒരാൾക്ക് തെണ്ടം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒട്ടകം കിട്ടാത്തപ്പോൾ അതിന് പകരം ആടുമാടുകളോ പണമോ ആകാവുന്നതാണ്. (വിശദവിവരങ്ങൾക്ക് ഹദീഥ് ഗ്രന്ഥങ്ങളും ഫിക്വ് ഹ് ഗ്രന്ഥങ്ങളും നോക്കേണ്ടതാകുന്നു.) ഈ തെണ്ടം കൊല്ലപ്പെട്ടവന്റെ അവകാശികൾക്കുള്ളതാകകൊണ്ട് വേണമെങ്കിൽ ഘാതകന് വിട്ടുവീഴ്ച ചെയ്തുകൊടുക്കുവാൻ അവർക്ക് അവകാശമുണ്ട്. അവർ സ്വയം അത് ഒഴിവാക്കിക്കൊടുക്കുന്ന പക്ഷം, അവൻ തെണ്ടം നൽകേണ്ടതില്ല. എന്നാലും അടിമ യെ മോചിപ്പിക്കുന്നതിൽ നിന്നു ഒഴിവില്ല. കൽപിച്ചുകൂട്ടി ഒരു സത്യവിശ്വാസിയെ കൊലപ്പെടുത്തുന്നതിനുള്ള ശിക്ഷാനിയ മം പകരം പ്രതിക്രിയ ചെയ്യലാണെന്ന് അൽബക്വറഃ : 178 ൽ മുമ്പ് പ്രസ്താ വിച്ചിട്ടുണ്ട്. ആ പാതകത്തിന്റെ ഗൗരവത്തെപ്പറ്റി ഇവിടെ 93-ാം വചനത്തിൽ തുടർന്നു വിവരിക്കുന്നുമുണ്ട്. (2) കൊല്ലപ്പെട്ടവൻ സത്യവിശ്വാസി തന്നെയാണെങ്കിലും മുസ്ലിംകളുമായി സമരത്തിലും ശത്രുതയിലും കഴിയുന്ന ജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഹിജ്റഃപോകാതെ അവർക്കിടയിൽ തന്നെ താമസിക്കുന്ന ആളായിരിക്കുക. അപ്പോൾ കൊലക്ക് പ്രായശ്ചിത്തമായി സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയാണ് വേണ്ടത്. അവകാശികൾ ശത്രുവിഭാഗക്കാരും, കൊല്ലപ്പെട്ടവൻ അവരിൽ നിന്ന് വേറിട്ട് പോരാത്തവനുമായ സ്ഥിതിക്ക് ഇവിടെ തെണ്ടത്തിന്റെ ആവശ്യമില്ല. തെണ്ടം കൊടുക്കുന്ന പക്ഷം അതു ശത്രുക്കൾക്ക് സഹായം നൽകലായിരിക്കുമല്ലോ. ഇസ്ലാമിനെ യഥാർഥത്തിൽ തന്നെയും ട ഇടയിൽ അവരോട് കൂടിയാടി കഴിയുന്നവരാകകൊണ്ട് അത്തരക്കാരെ ശരിക്ക് മനസ്സിലാക്കുവാൻ പ്രയാസമായിരിക്കും. ഇതിനൊരു ഉദാഹരണമാണ് അയ്യാശ്( عياش ـ رضـ )ന്റെ കഥ. അതായത്, അബൂജഹ്ലിന് റെ ഉമ്മയൊത്ത സഹോദരനായ അദ്ദേഹം മുസ്ലിമാകുകയും ഹിജ്റഃ പോകുകയും ചെയ്തു. അദ്ദേഹം മുസ്ലിമായ കാരണത്താൽ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയിരുന്ന ഒരാളെ പിന്നീട് കണ്ടുമുട്ടിയപ്പോൾ അദ്ദേഹം വധിച്ചു കളഞ്ഞു. വാസ്തവത്തിൽ, ആ മനു ഷ്യൻ ഇസ്ലാമിൽ വിശ്വസിച്ചു ഹിജ്റഃക്ക് പുറപ്പെട്ടതായിരുന്നു. അയ്യാശ്(റ) ആ വിവരം അറിഞ്ഞിരുന്നതുമില്ല. ഇങ്ങിനെയുള്ള അബദ്ധ സംഭവങ്ങളിലാണ് ഈ വിധി. (3) മുസ്ലിംകളുമായി സന്ധി നിലവിലുള്ള ജനങ്ങളിൽപെട്ട ഒരാളാണ് അബദ്ധത്തിൽ കൊല്ലപ്പെട്ടതെങ്കിൽ തെണ്ടം കൊടുക്കുകയും അടിമയെ മോചിപ്പിക്കുകയും വേണം. കൊല്ലപ്പെട്ടവൻ മുസ്ലിമായാലും അല്ലെങ്കിലും വ്യത്യാസമില്ലെന്നാണ് വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായവും അതാകുന്നു. (4) കഴിവില്ലായ്മ അടിമയെ സ്വതന്ത്രമാ ക്കുവാൻ സാധിക്കാതെ വരുന്ന പക്ഷം ഘാതകൻ തുടർച്ചയായി രണ്ട് മാസം നോമ്പ് പി ടിക്കൽ നിർബന്ധമാകുന്നു. തുടർച്ചയായി വേണമെന്ന് നിബന്ധനയുള്ളതുകൊണ്ട് വച്ച് നോമ്പ് മുറിച്ചാൽ വീണ്ടും രണ്ടുമാസം നോൽക്കേണ്ടി വരുന്നതാണ്. കൊലപാതകത്തിന്റെ ഐഹിക ശിക്ഷാനടപടികളാണല്ലോ തെണ്ടവും, അടിമയെ മോചിപ്പിക്കലും. ഒരു ജീവനെ നഷ്ടപ്പെടുത്തിയതിന്റെ സ്ഥാനത്ത് മറ്റൊര് ജീവനെ അടിമത്ത്വത്തിൽനിന്ന് മോചിപ്പിക്കുക, മുസ്ലിംകളിൽ നിലവിലുള്ള അടിമ കളെ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്രരാക്കിത്തീർക്കുക, അബദ്ധത്തിലായാലും ചെയ്തുപോയ തെറ്റിനൊര് പ്രായശ്ചിത്തം നൽകുക എന്നൊക്കെയാണ് അടിമ യെ മോചിപ്പിക്കുവാൻ നിശ്ചയിച്ചതിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ. ഇത് ഘാതകെ ന്റ സ്വന്തം സ്വത്തിൽനിന്ന് നിർവ്വഹിക്കേണ്ടതുമാകുന്നു. അതുകൊണ്ടാണ് അതിന് സാധിക്കാത്ത പക്ഷം പകരം നോമ്പുനോൽക്കുവാനും കൽപിച്ചത്. കൊല്ലപ്പെട്ടവ ന്റെ കുടുംബങ്ങൾക്ക് നൽകപ്പെടേണ്ടുന്ന ഒരു നഷ്ടപരിഹാരമാണ് തെണ്ടം. അതാകെ ട്ട, കേവലം ഭാരിച്ച ഒരു ബാധ്യതയുമാണ്. അതുകൊണ്ട് തെണ്ടത്തിനുള്ള വക ഘാതകന്റെ സ്വന്തം സ്വത്തിൽ നിന്നല്ല - അവന്റെ അടുത്ത അവകാശികളി( عصبة )ൽ നിന്നാണ് - ഈടാക്കേണ്ടതെന്ന് നബി യുടെ സുന്നത്തിൽ നിന്ന് അറിയപ്പെട്ടിരിക്കുന്നു. അവകാശികൾക്ക് കഴിയാതെ വന്നാൽ പൊതുഖജനാവിൽ (ബൈത്തുൽമാലി)ൽ നിന്നായിരിക്കണം. അതും സാധ്യമല്ലാത്തപ്പോൾ മാത്രമേ ഘാതകന്റെ സ്വത്തിൽനിന്നു നൽകപ്പെടേണ്ടതുള്ളൂ. (വിശദവിവരങ്ങൾക്ക് ഹദീഥ് ഗ്രന്ഥങ്ങളും ഫിക്വ്ഹ് ഗ്ര ന്ഥങ്ങളും ആശ്രയിക്കേണ്ടതാണ്). സത്യവിശ്വാസികളെ അബദ്ധത്തിൽ കൊലചെയ്യുന്നതിനെപ്പറ്റിയാണ് ഇതുവരെ
4:94يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا ضَرَبۡتُمۡ فِي سَبِيلِ ٱللَّهِ فَتَبَيَّنُواْ وَلَا تَقُولُواْ لِمَنۡ أَلۡقَىٰٓ إِلَيۡكُمُ ٱلسَّلَٰمَ لَسۡتَ مُؤۡمِنٗا تَبۡتَغُونَ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٞۚ كَذَٰلِكَ كُنتُم مِّن قَبۡلُ فَمَنَّ ٱللَّهُ عَلَيۡكُمۡ فَتَبَيَّنُوٓاْۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
(94) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ (സമരത്തിനായി) യാത്രപോയാൽ, നിങ്ങൾ (കാര്യം) വ്യക്തമായി മനസിലാക്കിക്കൊള്ളുവിൻ; നിങ്ങളോട് "സലാം' (സമാധാനം) പ്രകടിപ്പിച്ചവനോട് "നീ സത്യവിശ്വാ സിയല്ല' എന്ന് നിങ്ങൾ പറയുകയും ചെയ്യരുത്; നിങ്ങൾ ഐഹിക ജീവിത്തിന്റെ വിഭവം തേടിക്കൊണ്ട്. എന്നാൽ, അല്ലാഹുവിന്റെ അടുക്കൽ വളരെ "ഗനീമത്ത്' ധ ഭാഗമായി ലഭിക്കുന്ന പ്രസ്താവിച്ചത്. കൽപിച്ചുകൂട്ടി സത്യവിശ്വാസിയെ കൊലചെയ്താൽ, പ കരം കൊല്ലലാണ് ശിക്ഷയെന്നും, കൊല്ലപ്പെട്ടവന്റെ അവകാശികൾ പ്രതിക്കൊല ഒഴിവാക്കിക്കൊടുക്കുന്നപക്ഷം, തെണ്ടം മതിയെന്നും സൂറത്തുൽ ബക്വറഃയിൽ മുമ്പ് കണ്ടുവല്ലോ. എന്നാൽ, കൽപിച്ചുകൂട്ടി സത്യവിശ്വാസിയെ കൊലപ്പെടുത്തുന്നത് എത്ര കണ്ട് ഭയങ്കരവും ക്രൂരവുമായിട്ടാണ് അല്ലാഹു കണക്കാക്കിയിരിക്കുന്നതെന്ന് 98-ാം വചനം ഒരാവർത്തി വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. അവന്റെ പ്രതിഫലം ശാശ്വതമായ നരകശിക്ഷയാണ്, അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും വൻ പാത്രമാകും, അവന് വമ്പിച്ച തോതിലുള്ള ശിക്ഷയും ഉണ്ടാകും എന്നൊക്കെയാണ് അല്ലാഹു അതിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഇപ്പറഞ്ഞവയിൽ ഏതെങ്കിലും ഒരു താക്കീതുകൊണ്ടുതന്നെ ഈ പാപത്തിന്റെ ഗൗര വം മനസ്സിലാക്കാം. എന്നിരിക്കെ, എല്ലാം കൂടിയാകുമ്പോഴത്തെ സ്ഥിതിയൊന്ന് ആ ലോചിച്ചു നോക്കുക! ഈ താക്കീതുകളും മറ്റും കണക്കിലെടുത്തുകൊണ്ടാണ് സത്യവിശ്വാസിയെ കൽപ്പിച്ചുകൂട്ടി കൊല ചെയ്തവന് തൗബയില്ല (അവന്റെ പശ്ചാതാപം സ്വീകരിക്കപ്പെടുകയില്ല) എന്ന് ഇബ്നു അബ്ബാസ്(റ) മുതലായവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എങ്കിലും മറ്റു പല തെളിവുകളും കൂടി പ രിഗണിച്ചുകൊണ്ട് അവൻ ഖേദിച്ചു മടങ്ങിയാൽ അല്ലാഹു പൊറുത്തു കൊടുത്തു ല്ലന്നത്രെ ഭൂരിപക്ഷാഭിപ്രായം. ഇരുഭാഗക്കാർക്കുമുള്ള തെളിവുകളും ന്യായങ്ങളും മറ്റേ ഭാഗക്കാർക്കുള്ള മറുപടിയും ഇവിടെ വിശദീകരിക്കുന്നില്ല. ഏതായാലും ശിർക്കും, കുഫ്റും കഴിച്ചാൽ, പാപങ്ങളിൽവെച്ച് ഏറ്റവും കടുത്തപാപം, ന്യായമാ യ കാരണം കൂടാതെ കൽപിച്ചുകൂട്ടി ഒരു സത്യവിശ്വാസി മറ്റൊരു യ കൊലപ്പെടുത്തലാണെന്നുള്ളതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. നബിവചനങ്ങളിൽ നിന്നും സംശയരഹിതമായി അറിയപ്പെട്ടതുമാണത്. വസ്തു പ കൾ ഉണ്ട്. മുമ്പ് നിങ്ങൾ അപ്രകാരം തന്നെയായിരുന്നു; എന്നിട്ട് അല്ലാഹു നിങ്ങളിൽ ദാക്ഷിണ്യം ചെയ്തിരിക്കുകയാണ്; അതിനാൽ, നിങ്ങൾ വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുവിൻ. നിശ്ചയമായും അല്ലാഹു, നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മജ്ഞനാകുന്നു. (94) വിശ്വസിച്ചവരേ, നിങ്ങൾ യാത്രപോയാൽ ِ َ ّ اللها അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ വ്യക്തത തേടുവിൻ, വ്യക്തമായി മനസ്സിലാക്കുവിൻ നിങ്ങൾ പറയുകയും അരുത് ഇട്ടുതന്ന(പ്രകടിപ്പിച്ച)വനോട് നിങ്ങളിലേക്ക്, നിങ്ങളോട് الس ّ َ لام َ സലാമിനെ, സമാധാനം അല്ല(എന്ന്) സത്യവിശ്വാസി നിങ്ങൾ തേടിക്കൊണ്ട് َ ض വ വിഭവം, സാമഗ്രികൾ, ഉപകരണം ഐഹിക(ഇഹത്തിലെ) ജീവിതത്തിന്റെ ِ َ ّ اللها എന്നാൽ അല്ലാഹുവിന്റെ അടുക്കലുണ്ട് ഗനീമത്തുകൾ, യുദ്ധമുതലുകൾ, ഭാഗ്യത്തിൽ ലഭിക്കുന്നവ വളരെ, അധികം അപ്രകാരം, അതുപോലെ (തന്നെ) നിങ്ങൾ ആയിരുന്നു മുമ്പ് ُ َ ّ اللها എന്നിട്ട് അല്ലാഹു ദാക്ഷിണ്യം (നന്മ - ഗുണം) ചെയ്തിരിക്കുന്നു നിങ്ങളുടെ മേൽ അതിനാൽ നിങ്ങൾ വ്യക്തമായി മനസ്സിലാക്കുവിൻ ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനി ض َ ر َ ب َ (ദ്വറബ) എന്ന ക്രിയക്ക് "അടിച്ചു, വെട്ടി' എന്നൊക്കെയാണ് സാധാരണ ഗതിയിൽ അർഥം. അതിനോട് ബന്ധപ്പെട്ടു നിൽക്കുന്ന അവ്യയങ്ങളുടെയും നാമങ്ങളുടെയും വ്യത്യാസമനുസരിച്ച് അതിന് വേറെയും പല അർഥങ്ങളും വരുന്നതാണ്. അതിനൊരു ഉദാഹരണമാണ് ഈ വചനത്തിൽ കാണുന്നത്. "സ ഞ്ചരിച്ചു' അഥവാ യാത്രപോയി എന്ന അർഥത്തിലാണ് ഇവിടെ അതുള്ളത് الس َ لا َ م എന്നതിന്റെ സ്ഥാനത്ത് ഇവിടെ الس َ لم എന്നും വായനയുണ്ട്. രണ്ടായാലും സമാധാനം, കീഴൊതുക്കം, അഭിവാദ്യ വാക്യമായ "സലാം' എന്നൊക്കെ അതിന് അർഥം കൽപിക്കപ്പെട്ടിരിക്കുന്നു. സലാം മുഖേനയോ, തൗഹീദിന്റെ വാക്യം മുഖേ നയോ മറ്റോ ഇസ്ലാമിന്റെ അടയാളവും, സമാധാന നിലപാടും പ്രകടിപ്പിക്കുക എന്നാണിവിടെ ഉദ്ദേശ്യം. م َ غ َ എന്ന പദത്തിന്റെ ബഹുവചനമാണ് "ഭാഗ്യം, അദ്ധ്വാനം കൂടാതെ ഭാഗ്യത്തിൽ ലഭിക്കുന്ന വിഭവം, യുദ്ധത്തിൽ ശത്രുക്കളിൽ നിന്ന് ലഭിക്കുന്ന വ സ്തു' എന്നൊക്കെ അതിനർഥം വരും. ഇതേ അർഥങ്ങൾ വരുന്ന മറ്റൊരു വാക്കാണ് غنيمة ഉം അതിന്റെ ബഹുവചനമായ غنائم ഉം. യുദ്ധത്തിൽ ലഭിക്കുന്ന ധനത്തിനാണ് സാധാരണ ഈ വാക്കുകൾ ഉപയോഗിക്കാറുള്ളത്. അറബികൾ ഇസ്ലാമിന്റെ കൊടിക്കൂറയിൽ അണിനിരന്നു കഴിയുന്നതിനു മു മ് പ് ശത്രു രാജ്യങ്ങളിൽ അവിടവിടെയായി ഇസ്ലാമിൽ വിശ്വസിച്ചിരുന്ന ചില ഒറ്റപ്പെട്ട വ്യക്തികൾ ഉണ്ടായിരുന്നു. മുസ്ലിംകൾ ശത്രുനാട്ടിലേക്ക് അങ്ങിനെയുള്ളവരെ തിരിച്ചറിയുവാൻ പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കയില്ല. അതുകൊണ്ട് അങ്ങിനെയുള്ള വ്യക്തികൾ മുസ്ലികളുടെ മ്പാൾ അവരെ ശത്രുവിഭാഗക്കാരായി ഗണിക്കുകയും, അവർ വാളിന്നിരയാകുവാൻ ഹേതുവാകുകയും ചെയ്യുക സ്വാഭാവികമാണല്ലോ. താൻ മുസ്ലിമാണെന്ന് കാണിക്കുന്ന വല്ല വാക്കുകളും അവർ പറഞ്ഞാൽ തന്നെയും അത് തൽക്കാല രക്ഷക്കുവേണ്ടിയുള്ള ഒരു ഉപായമാണെന്ന് കരുതപ്പെട്ടേക്കുകയും ചെയ്യും. ഇങ്ങിനെയുള്ള അൽപം ചില സംഭവങ്ങൾ നടക്കുകയും ഉണ്ടായി. അതുകൊണ്ട് മേലിൽ അത്തരം അനിഷ്ട സംഭവങ്ങൾ നേരിടാതിരിക്കുവാൻ സൂക്ഷിക്കണമെന്നും, വാസ്തവം വ്യക്തമാകാ തെ അബദ്ധം പ്രവർത്തിച്ചു ഖേദിക്കുവാൻ ഇടവരുത്തരുതെന്നും അല്ലാഹു കൽപിക്കുന്നു. ഈ വചനത്തിന്റെ അവതരണ കാരണം സംബന്ധിച്ച് പല രിവായത്തുകളും കാണാം. അവയിൽ ഒന്ന് ഇങ്ങിനെയാണ്: ഒരു മുസ്ലിം സേനാസംഘം അവ രുടെ യാത്രയിൽ ഒരാളെ കണ്ടുമുട്ടി. കൂടെ കുറച്ച് ആടുകളും ഉണ്ടായിരുന്നു . അയാൾ അവർക്ക് സലാം പറഞ്ഞു. അതൊരു തൽക്കാല അടവാണെന്ന് അവർ കരുതി. അവർ അദ്ദേഹത്തെ കൊലപ്പെടുത്തുകയും, ആടുകളെ കൈവശപ്പെടുത്തുകയും ചെയ്തു. (ബു.) മറ്റൊന്ന് ഇതാണ്: മിക്വ്ദാദുബ്നുൽ അസ്വദ്(റ) ഉൾപ്പെട്ടി രുന്ന ഒരു സൈന്യ സംഘം ശത്രുക്കളുടെ അടുക്കൽ ചെന്നപ്പോൾ ശത്രുക്കൾ അവിടവിടെ ചിന്നിച്ചിതറിപ്പോയി. ഒരാൾ സ്ഥലത്ത് ബാക്കിയായി. ആയാൾക്ക് കുറേ സ്വത്തും ഉണ്ടായിരുന്നു. താൻ ഇല്ലല്ലാഹു' എന്ന് സാക്ഷ്യം വഹിക്കുന്നതായി അയാൾ പറഞ്ഞു: മിക്വ്ദാദ്(റ)ന് അത് വിശ്വാസമായില്ല. അദ്ദേഹം കാല ചെയ്തു. വിവരം നബി അറിഞ്ഞപ്പോൾ ഇല്ലല്ലാഹു കൊണ്ട് താൻ നാളെ എന്തു ചെയ്യും?' എന്ന് പറഞ്ഞുകൊണ്ട് മിക്വ്ദാദ് (റ) നെ ആക്ഷേപിക്കുകയുണ്ടാ യി. (ബസ്സാർ, ത്വബ്റാനീ) ചുരുക്കത്തിൽ, ഇങ്ങിനെയുള്ള ചില സംഭവങ്ങളാണ് ഈ വചനത്തി ന്റെ അവതരണ ഹേതുവെന്ന് സാമാന്യമായി പറയാം. ഒരാളുടെ ബാഹ്യനിലകൊണ്ട് തൃപ്തിപ്പെടാതെ, അവനെ കൊലപ്പെടുത്തുന്ന ത് മുഖേന നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം കേവലം നശ്വരമായ അൽപം ഭൗതിക വി ഭവം മാത്രമാണ്. അല്ലാഹുവിന്റെ അടുക്കൽ കണക്കറ്റ വസ്തു വിഭവങ്ങളും അനുഗ്ര ഹങ്ങളും ഇരിപ്പുണ്ട്. മറ്റവസരത്തിൽ അതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുവാനുള്ള അവസരം അവൻ ഉണ്ടാക്കിത്തന്നേക്കും. അതുകൊണ്ട് ഇത്തരം അതിക്രമത്തിന് മുതിരരുത് . നിങ്ങളുടെ തന്നെ പൂർവ്വസ്ഥിതി ഒന്നാലോചിച്ചു നോക്കുക. നിങ്ങളും മുമ്പ് ആ വ്യക്തികളെപ്പോലെ അവിശ്വാസികളായിരുന്നു. പിന്നീട് നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ചപ്പോൾ അത് പരസ്യപ്പെടുത്തുവാൻ ധൈര്യപ്പെടാത്ത അവസ്ഥ നിങ്ങൾക്കും കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ ദയാദാക്ഷിണ്യം കൊണ്ട് നിങ്ങളുടെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. അതേ സ്ഥിതിയിൽ കഴിയുന്നവെ രയാണ് നിങ്ങൾ കയ്യേറ്റം ചെയ്യുന്നതെന്നു നിങ്ങൾ ഓർക്കേണ്ടതുണ്ട്. മേലിൽ അങ്ങിനെയു ള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ നിങ്ങൾ നല്ല പോലെ സൂക്ഷിക്കേണ്ടതാണ്.' താൻ മുസ്ലിമാണെന്ന് കാണിക്കുന്ന ഒരാളെപ്പറ്റി വ്യക്ത മായ തെളിവ് കൂടാതെ "അല്ല' എന്ന് വിധി കൽപിക്കുവാൻ പാടില്ല എന്നൊക്കെ യാണ് അല്ലാഹു പറഞ്ഞതിന്റെ താൽപര്യം. നിങ്ങളുടെ സകല പ്രവർത്തനങ്ങളും അല്ലാഹു ശരിക്കും, സൂക്ഷ്മമായും അവസാനം ഒരു താക്കീത് നൽകിയിരിക്കുന്നു.
4:95–96لَّا يَسۡتَوِي ٱلۡقَٰعِدُونَ مِنَ ٱلۡمُؤۡمِنِينَ غَيۡرُ أُوْلِي ٱلضَّرَرِ وَٱلۡمُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ فَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ عَلَى ٱلۡقَٰعِدِينَ دَرَجَةٗۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَفَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ عَلَى ٱلۡقَٰعِدِينَ أَجۡرًا عَظِيمٗا
دَرَجَٰتٖ مِّنۡهُ وَمَغۡفِرَةٗ وَرَحۡمَةٗۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا
(95) സത്യവിശ്വാസികളിൽ നിന്ന് ബുദ്ധിമുട്ടുള്ളവരല്ലാത്ത (അടങ്ങി) ഇരിക്കുന്നവരും, തങ്ങളുടെ സ്വത്തു ക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹു വിന്റെ മാർഗത്തിൽ സമരം ചെയ്യുന്ന വരും സമമാവുകയില്ല. തങ്ങളുടെ സ്വത്തുക്കളും, ദേഹങ്ങളുംകൊണ്ട് സമരം ചെയ്യു ന്നവരെ (അടങ്ങി) ഇരിക്കുന്നവരെ ക്കാൾ അല്ലാഹു പദവിയാൽ ശ്രേഷ്ഠരാക്കിയിരിക്കുന്നു. എല്ലാവരോടും (തന്നെ) അല്ലാഹു ഏറ്റവും നല്ലത്(നൽകുമെന്ന്) വാഗ്ദാ നം ചെയ്കയും ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാൾ വമ്പിച്ച പ്രതി ഫലത്താൽ അല്ലാഹു ശ്രേഷ്ഠരാക്കു കയും ചെയ്തിരിക്കുന്നു:- (96) (അതെ) അവങ്കൽനിന്നുള്ള പല പദവികളും, പാപമോചനവും, കാരുണ്യവും! അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയു മാകുന്നു. (95) സമമാകുക (ഒപ്പമാകുക)യില്ല (അടങ്ങി - മുടങ്ങി) ഇരിക്കുന്നവർ, ഇരുപ്പിലായവർ സത്യവിശ്വാസികളിൽ നിന്ന് غ َ ير ْ ُ അല്ലാതെ, ഒഴികെയുള്ള ِ الض ബുദ്ധിമുട്ട്(വിഷമം)ഉള്ളവർ സമരം ചെയ്യുന്നവരും سبيل في ِ മാർഗത്തിൽ ِ َ ّ اللها അല്ലാഹുവിന്റെ തങ്ങളുടെ സ്വത്തുക്കൾകൊണ്ട് തങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) കൊണ്ടും ُ َ ّ اللها രോഗം, അംഗവൈകല്യം മുതലായ ബുദ്ധിമുട്ടുകളൊന്നും കൂടാതെത്തന്നെ ദീനിനുവേണ്ടിയുള്ള ധർമസമരങ്ങളിൽ പങ്കെടുക്കാതെ വീട്ടിൽ അടങ്ങിയിരിക്കു ന്ന ആളുകളും, ദേഹംകൊണ്ടും ധനംകൊണ്ടും സമരത്തിനിറങ്ങുന്നവരും ഒരു എല്ലാവർക്കും അവരവരുടെ സൽക്കർമങ്ങൾക്കനുസ രിച്ച് ഏറ്റവും നല്ല പ്രതിഫലങ്ങൾ നൽകുക തന്നെ ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. തെങ്കിലും സമരശാലികൾക്ക് മറ്റേവർക്കില്ലാത്ത വളരെ ശ്രേഷ്ഠതകളും സ്ഥാനപദവികളും അല്ലാഹു നൽകുന്നതാണ് എന്നത്രെ ഈ വചനങ്ങളുടെ രത്നച്ചുരുക്കം. യുദ്ധംപോലെയുള്ള ധർമസമരങ്ങൾ നടത്തുവാൻ സത്യവിശ്വാസികൾക്ക് ഉൽസാഹവും ആവേശവും നൽകുകയാണ് അല്ലാഹു ചെയ്യുന്നത്. രോഗം മുതലായ വിഷമങ്ങ ളുള്ളവർ യുദ്ധത്തിലും മറ്റും പങ്കെടുക്കാതിരിക്കുന്നതിന് ഒഴികഴിവുള്ളവരാണ്. അതു കൊണ്ടാണ് അങ്ങിനെയുള്ള ബുദ്ധമുട്ടില്ലാത്തവർ ( ِ الض എന്നു വിശേഷി പ്പിച്ചിരിക്കുന്നത്. അംഗീകൃതമായ ഒഴികഴിവുകളില്ലാത്ത എല്ലാ വ്യക്തികളും യുദ്ധത്തിൽ പങ്കെടുക്കണമെന്ന് നിർബ്ബന്ധമില്ലാതിരുന്ന - യുദ്ധം ഒരു പൊതു നിർബ്ബന്ധമായിരിക്കുകയും, ഏതാനും ആളുകൾ അതിന് സന്നദ്ധരായാൽ മതിയാകുകയും ചെയ്യുമായിരുന്ന - അവസരത്തിൽ യുദ്ധത്തിന് പോകാതെ അടങ്ങിയിരുന്നവരെപ്പറ്റിയാണ് ഈ പ്രസ്താവന. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത വരെയും, പങ്കെടുക്കാത്തവരെയും സംബന്ധിച്ചാണ് ഈ വചനത്തിൽ പ്രസ്താവിക്കുന്നതെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ബുഖാരി(റ) ഉദ്ധരിച്ചു കാണാം. നേരെ മറിച്ച് യുദ്ധത്തിൽ പങ്കെടുക്കൽ നിർബ്ബന്ധമായിട്ടുള്ള വ്യക്തികൾ തക്കതായ കാരണം കൂടാ തെ ഒഴിഞ്ഞുമാറുകയും, ഒഴികഴിവുകൾ പറയുകയും ചെയ്യുന്നതിനെപ്പറ്റി വളെ ര ശക്തമായ ഭാഷയിൽ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് സൂറത്തുത്തൗബയിൽവെച്ച് കാണാവുന്നതാണ്. മുടങ്ങി ഇരുന്നവരെപ്പറ്റി ആക്ഷേപമൊന്നും പറയാതെ രണ്ടു കൂട്ടർക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം യു ദ്ധത്തിൽ പങ്കെടുത്തവരെപ്പറ്റി അവർക്ക് കൂടുതൽ ശ്രേഷ്ഠത നൽകുന്നതാണെന്ന് പറഞ്ഞതി ൽ നിന്ന് തന്നെ ഇത് മനസ്സിലാക്കാമല്ലോ. സത്യത്തിനും, ന്യായമായ അവകാശങ്ങൾക്കും വേണ്ടി നടത്തപ്പെടുന്ന എല്ലാസമരങ്ങൾക്കും ج ِ ه َ اد (ജിഹാദ്)എന്നും, സമരം നടത്തുന്നവന് مجاهد അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു സമരം ചെയ്യുന്നവരെ തങ്ങളുടെ സ്വത്തുക്കൾ കൊണ്ട് തങ്ങളുടെ ദേഹങ്ങളും (അടങ്ങി) ഇരിക്കുന്ന (ഇരുപ്പിലായ)വരെക്കാൾ പദവിയാൽ, പദവിയിൽ و َ ك ُ لا എല്ലാവരോടും ُ َ ّ اللها َ د َ ع َ و അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു ഏറ്റവും നല്ലത് ُ َ ّ اللها അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാൾ പ്രതിഫലത്തിൽ, കൂലിയാൽ വമ്പിച്ച (96) അതായത് പല പദവികൾ م ِ ن ْ ه ُ അവങ്കൽനിന്നുള്ള പാപമോചനവും, പൊറുതിയും കാരുണ്യവും و َ ك َ ان َ االله ّ َ ُ അല്ലാഹു ആകുന്നുതാനും വളരെ പൊറുക്കുന്നവൻ കരുണാനിധി (മുജാഹിദ്) എന്നും പറയുന്നു. സമരങ്ങളിൽവെച്ച് ഏറ്റവും മുഖ്യമായത് ശത്രുക്കളുമായുള്ള യുദ്ധം തന്നെ. ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരി ക്കുന്നതും അതുതന്നെ. ഇമാം ഇബ്നു തൈമിയ്യ(റ) "ജിഹാദി'നു ഇങ്ങിനെ നിർവ്വച നം നൽകിയിരിക്കുന്നു: "ജിഹാദ് ന്നാൽ അല്ലാഹുവിന് ഇഷ്ടപ്പെട്ട വിഷയം സാധിക്കുന്നതിലും, അല്ലാഹുവിന് വെറുപ്പായ കാര്യങ്ങളെ തടയുന്നതിലും ക ഴിവ് - സ്വാധീനത്തിലുള്ള എല്ലാവിധ കഴിവുകളും - വിനിയോഗിക്കുക എന്നത്രെ.' അപ്പോൾ ജിഹാദിന്റെ വൃത്തം വളരെ വിശാലമാണെന്ന് വ്യക്തമാണ്. ഇമാം റാഗിബ് (റ) അതിന് നൽകിയ നിർവ്വചനം ഇങ്ങിനെയാകുന്നു: "ശത്രുവെ ചെറുക്കുന്നതിൽ കഴിവ് മുഴുവൻ ഉപയോഗിക്കുക ( استفراغ الوسع فى مدافعة العدو തുടർന്നുകൊണ്ട് പ്രത്യക്ഷ ശത്രുവിനോടുള്ള ജിഹാദ്, പിശാചിനോടുള്ള ജിഹാദ്, സ്വന്തം ദേഹേ ത്താടുള്ള ജിഹാദ് എന്നിങ്ങിനെ മൂന്നുതരം കൈകൊണ്ടും നാവുകൊണ്ടും, ജിഹാദുണ്ടാകുമെന്നും അദ്ദേഹം വചനവും നബിവചനവും ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ രണ്ട് മഹാൻമാരുടെയും നിർവ്വചനങ്ങൾ ഒരേ ആശയത്തിൽതന്നെ കലാശിക്കുന്നതായി കാണാം. വിഭാഗം - 14
4:97إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَـٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَـٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا
(97) നിശ്ചയമായും, തങ്ങളോടു തന്നെ അക്രമം പ്രവർത്തിക്കുന്ന വരായ നിലയിൽ മലക്കുകൾ യാതൊരു കൂട്ടരെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നുവോ, (അവരോട്) അവർ (മലക്കുകൾ) പറയും; "നിങ്ങൾ എന്തിലായിരുന്നു (നിലകൊണ്ടിരുന്നത്)?' അവർ ധ അക്രമം പ്രവർത്തിച്ചവർ പ പറയും: "ഞങ്ങൾ ഭൂമിയിൽ ദുർബ്ബല രായിരുന്നു.' അവർ (മലക്കുകൾ) പറയും: അല്ലാഹുവിന്റെ ഭൂമി വിശാലമാ യതായിരുന്നില്ലേ- - അതിൽ നിങ്ങൾക്ക് "ഹിജ്റഃ' (പലായനം) ചെയ്യാമായിരുന്നുവല്ലോ?!' അക്കൂട്ടർ, അവരുടെ സങ്കേതം "ജഹന്നം' (നരകം) ആകുന്നു. അത് വളരെ മോശപ്പെട്ട പര്യവസാനവും! (97) നിശ്ചയമായും യാതൊരു കൂട്ടർ അവരെ (പൂർണമായി) പിടിച്ചെടുക്കും മലക്കുകൾ അക്രമം ചെയ്യുന്നവരായ സ്ഥിതിയിൽ
4:98–99إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةٗ وَلَا يَهۡتَدُونَ سَبِيلٗا
فَأُوْلَـٰٓئِكَ عَسَى ٱللَّهُ أَن يَعۡفُوَ عَنۡهُمۡۚ وَكَانَ ٱللَّهُ عَفُوًّا غَفُورٗا
(98) പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ദുർബ്ബലർ ഒഴികെ, വല്ല ഉപായത്തിന്നും, സാധ്യമാ കുകയാകട്ടെ, വല്ല(രക്ഷാ) മാർഗവും കണ്ടു കിട്ടുകയാകട്ടെ ഇല്ലാത്ത വിധം (ദുർബ്ബലരായവരൊഴികെ) (99) എന്നാൽ, അക്കൂട്ടർ - അവർക്ക് അല്ലാഹു മാപ്പുചെയ്യു മാറായേക്കുന്നതാണ്. അല്ലാഹു വളരെ മാപ്പു നൽകുന്നവനും, വളരെ പൊറുക്കുന്നവനുമാകുന്നു. (98) ദുർബ്ബലരൊഴികെ, ബലഹീനരാക്കപ്പെട്ടവരല്ലാതെ م ِ ن َ الر ِ ّ ج َ ال ِ പുരുഷന്മാരാകുന്ന, പുരുഷന്മാരിൽ നിന്ന് ِ ّ س َ اء ِ }لا َ و സ്ത്രീകളും കുട്ടികളും അവർക്ക് സാധിക്കുകയില്ല, സാധിക്കാത്ത വിധത്തിൽ ً َ ِ ي ഒരു ഉപായത്തിനും, വല്ല കൗശലത്തിനും അവർ വഴികാണുകയുമില്ല (കെണ്ടത്തുകയുമില്ല) س َ ب ِ يلا ഒരു മാർഗവും, വഴിയും (99) എന്നാൽ അക്കൂട്ടർ ُ َ ّ اللها ى َ س َ ع അല്ലാഹു ആയേക്കാം അവൻ മാപ്പ് നൽകുവാൻ അവർക്ക് و َ ك َ ان َ االله ّ َ ُ അല്ലാഹു ആകുന്നുതാനും വളരെ മാപ്പ് ചെയ്യുന്നവൻ വളരെ പൊറുക്കുന്നവൻ സമരത്തിൽ പങ്കെടുക്കാതെ വീട്ടിൽ അടങ്ങിയിരിക്കുന്നവരെപ്പറ്റി പ്രസ്താവിച്ച ശേഷം, ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജ്റഃ പോകാതെ ശത്രുക്കളുടെ ടയിൽ ചടഞ്ഞു കൂടിയ മുസ്ലിംകളെക്കുറിച്ച് പ്രസ്താവിക്കുകയാണ്. ഇസ്ലാമിനെ അംഗീകരിച്ച ശേഷം നാടും വീടും വിടുവാനുള്ള മടി നിമിത്തം, മുശ്രിക്കുകളുടെ അറപ്പും വെറുപ്പും സമ്പാദിക്കാതിരിക്കുവാൻ വേണ്ടി വിശ്വാസം മൂടിവെക്കുകയും, മതാനുഷ് ഠാനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്തുകൊണ്ടിരുന്ന ഏതാനും ആളുകൾ മക്കയിലുണ്ടായിരുന്നു. മുശ്രിക്കുകളുടെ ഇംഗിതങ്ങൾക്ക് പലപ്പോഴും അവർ വഴങ്ങിക്കൊടുക്കേണ്ടതാ യി വരും. തങ്ങൾ ശത്രുനാട്ടിലായതുകൊണ്ട് ആ നയം ആവശ്യമാണെന്ന് അവർ പറയുകയും ചെയ്യും. മദീനാ ഹിജ്റഃക്ക് ശേഷം അവിടെ സ്വൈരമായ ഇസ്ലാമിക ജീവിതത്തിന് തങ്ങളുടെ ആത്മാക്കളോട്, തങ്ങളോട് തന്നെ او ُ لا َ ق അവർ പറയും َ ف ِ എന്തിൽ നിങ്ങളായിരുന്നു അവർ പറയും ഞങ്ങളായിരുന്നു ബലഹീനരാക്കപ്പെട്ടവർ, ദുർബ്ബലർ في ِ الأر ْ ض ِ ഭൂമിയിൽ او ُ لا َ ق അവർ പറയും ആയിരുന്നില്ലേ ِ َ ّ اللها ُ ض ْ ر َ أ അല്ലാഹുവിന്റെ ഭൂമി വിശാലമായത് അപ്പോൾ നിങ്ങൾ (ക്കു) ഹിജ്റഃപോകാമായിരുന്നു َ ا ' ف ِ അതിൽ എന്നാൽ അക്കൂട്ടർ അവരുടെ സങ്കേതം, ചെന്നെത്തുന്ന സ്ഥലം നരകമാണ് അത് വളരെ (എത്രയോ) മോശപ്പെട്ടതുമാകുന്നു സൗകര്യം ഉണ്ടായതോടുകൂടി, മുസ്ലിംകളെല്ലാം മദീനായിലേക്ക് ഹിജ്റഃ പോകൽ നിർബ്ബന്ധമായിരുന്നു. എന്നാൽ, മതജീവിതത്തിന്റെ സുരക്ഷിതത്വത്തിനും, ഇസ് ലാമിന്റെ ഗുണത്തിനും വേണ്ടി ഐഹിക താൽപര്യങ്ങൾ ത്യജിക്കുവാൻ മേൽപറഞ്ഞവർ സന്നദ്ധരായിരുന്നില്ല. അവരെക്കുറിച് ചാണ് ഈ വചനത്തിലെ പരാമർശം. ഇബ്നുജരീർ, ഇബ്നുൽ മുൻദിർ, ബൈഹക്വീ (റ ) എന്നിവർ ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു; "മക്കാനിവാസികളിൽ കുറേ ആളുകൾ ഇസ്ലാമിൽ വിശ്വസിച്ചിരുന്നു. അവർ ഇസ്ലാമിനെ നിസ്സാരമായി ഗണിച്ചുപോന്നു. അങ്ങനെ, മുശ്രിക്കുകൾ ബദ്ർ യുദ്ധത്തിൽ അവരെയും കൂ ടെ കൊണ്ടുവന്നു. ചിലർക്ക് യുദ്ധത്തിൽ പരിക്ക് പറ്റുകയും ചിലർ കൊല്ലപ്പെടു കയും ഉണ്ടായി. അപ്പോൾ, മുസ്ലിംകൾ പറഞ്ഞു: നമ്മുടെ ഈ സഹോദരന്മാർ മുസ്ലിംകളായിരുന്നു. അവരെ ശത്രുക്കൾ നിർബ്ബന്ധിച്ചു കൊണ്ടുപോന്നതാണ്. അങ്ങനെ, അവർ അവർക്ക് പാപമോചനം തേടി. ഇവരുടെ വിഷയത്തിൽ ِ ك َ ة ُ എന്ന (ഈ) വചനം അവതരിച്ചു. ഈ വിവരവും, അങ്ങിനെയുള്ള അവർക്ക് (ഹിജ്റഃ പോരാത്തവർക്ക്) ഒഴികഴിവില്ലെന്നും മക്ക യിൽ ബാക്കിയുള്ള ആളുകൾക്ക് അവർ എഴുതി. അങ്ങനെ അവർ(ഹിജ്റഃ) പുറപ്പെട്ടു . മുശ്രിക്കുകൾ അവരുടെ പിന്നാലെ കൂടി അവരെ കുഴപ്പത്തിലാക്കി. അവരെ പ്പറ്റി (അല്ലാഹുവിൽ) ഞങ്ങൾ വിശ്വസിച്ചു എന്ന് പറയുകയും, എന്നിട്ട് അല്ലാഹുവിന്റെ വിഷയത്തിൽ വല്ല ഉപദ്രവവും ബാധിച്ചാൽ. ട കുഴപ്പത്തെ അല്ലാഹുവിന്റെ ശിക്ഷയെന്നോണമാക്കിത്തീർക്കുകയും ചെയ്യുന്ന ചിലർ (അൻകബൂത്ത് : 10) എന്ന വചനം അവതരിച്ചു. ) ഈ വിവരവും മുസ്ലിംകൾ അവർക്കെഴുതി. അപ്പോൾ അവർ വ്യസനിക്കുകയും, തങ്ങ ൾക്ക് ഗുണം ലഭിക്കുവാൻ ഒരു മാർഗവുമില്ലെന്ന് നിരാശപ്പെടുകയും ചെ യ്തു. അനന്തരം അവരെപ്പറ്റി (പിന്നെ നിന്റെ റബ്ബ് - കുഴപ്പത്തിലകപ്പെട്ടശേഷം ഹിജ്റഃ പോകുകയും, പിന്നീട് സമരം ചെയ്യുകയും ക്ഷമിക്കുകയും ചെയ് തവർക്ക് - അതിന്റെ ശേഷം പൊറുത്തു കൊടുക്കുന്നവനും കരുണാനിധിയുമാണ്. (നഹ്ൽ : 110) എന്ന വചനം അവതരിച്ചു. അപ്പോൾ, ഈ വിവരവും, അവർക്ക് രക്ഷാമാർഗമുണ്ട് - അത്കൊണ്ട് പുറപ്പെട്ടുകൊള്ളുക - എന്നും മുസ്ലിംകൾ വീണ്ടും വർക്കെഴുതി. അങ്ങനെ, അവർ (മദീനയിലേക്ക്) പുറപ്പെട്ടു. അപ്പോൾ, മുശ്രിക്കുകൾ അവരെ പിടികൂടി അവരുമായി ഏറ്റുമുട്ടി. അതിൽ ചിലർ കൊല്ലപ്പെട്ടു. ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഇക്രിമഃ (റ) വഴി ബുഖാരി(-റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇപ്രകാരവും കാണാം: "മുസ്ലിംകളായ ചില ആളുകൾ മുശ്രിക്കുകളൊന്നിച്ചുണ്ടായിരുന്നു. റസൂൽ തിരുമേനിക്കെതിരിൽ തങ്ങളുടെ സംഘം തോന്നിപ്പിക്കുവാനായിരുന്നു അവർ (മുശ്രിക്കുക ൾ) ഉദ്ദേശിച്ചിരുന്നത്. അങ്ങനെ, (യുദ്ധത്തിൽ വെച്ച്) അമ്പ് എയ്യപ്പെടുമ്പോൾ ചിലർക്ക് അത് പറ്റി കൊല്ലപ്പെടുക- സൂറഃ അൻകബൂത്ത് മക്കീ സൂറത്തുകളിൽ പെട്ടതാണെങ്കിലും അതിലെ ആദ്യത്തെ പതിനൊന്ന് വചനങ്ങൾ മദനീയാണെന്ന അഭിപ്രായത്തിന് ഈ രിവായത്ത് ബലം നൽകുന്നു. ഈ വചനവും, സൂറഃ നഹ്ലിലെ മറ്റു ചില വചനങ്ങളും മ ദനീയാണെന്നും അഭിപ്രായമുണ്ട്. യോ, ചിലർക്ക് വെട്ടുപറ്റി കൊല്ലപ്പെടുകയോ ചെയ്തിരുന്നു. പ്പോൾ, അല്ലാഹു ِ ك َ ة ُ എന്ന (ഈ) വചനം അവതരിപ്പിച്ചു. അവതരണത്തിന് ഹേതുഭൂതർ ആരായിരുന്നാലും ആ യത്തിലെ വിധി മേൽ കണ്ടതുപോലെ -യുള്ള എല്ലാവർക്കും ബാധകമാണ്. അതായത്, മതസ്വാതന്ത്യ്രം ഇല്ലാതിരിക്കുക -യും, ശത്രുക്കളുടെ ഹിതങ്ങൾക്ക് വേണ്ടി മതമൂല്യങ്ങളും നിയമങ്ങളും അഗണ്യമാക്കേണ്ടിവരു -കയും, സ്വൈരമായി ഇസ്ലാമിക ജീവിതം നയിക്കുവാനുള്ള മാർഗമുണ്ടായിരു -ന്നിട്ടുപോലും അതിന് തുനിയാതെ ഐഹിക സുഖസൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് ഈ വചനം. ഈ വചനത്തിൽ പ്രസ്താവിച്ചതിന്റെ താൽപര്യം ഇങ്ങിനെ മനസ്സിലാ -ക്കാം: ശത്രുരാജ്യമായ "ദാറുൽ ഹർബി' ൽ താമസിക്കുകയും, ന്റ നാടായ "ദാറുൽ ഇസ്ലാമി'ലേക്ക് ഹിജ്റഃ പോരുവാൻ തയ്യാറാകാതിരിക്കുകയും ചെയ്യുക വഴി സ്വന്തം ദേഹങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ അതേ അവസ്ഥയിൽ മരണമടയുന്നപക്ഷം, അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകൾ അവരോട്: നിങ്ങൾ എന്തവസ്ഥയിലായിരുന്നു - നിങ്ങളുടെ മതകാര്യങ്ങൾ നി ങ്ങളെങ്ങിനെ കൈകാര്യം ചെയ്തു - നിങ്ങൾ ഏത് കക്ഷിയിലായിരുന്നു - എന്നിങ്ങിനെ ആക്ഷേപിക്കുകയും ഭൽത്സിക്കുകയും ചെയ്യും. ഞങ്ങൾ ദുർബ്ബലരായിരുന്നു - ഞങ്ങൾക്ക് മതനിഷ്ഠ പാലിക്കുവാൻ തക്ക ശക്തിയും പ്രതാപവുമില്ലായിരുന്നു - ഞങ്ങൾ ശത്രുക്കൾക്ക് വഴങ്ങിക്കഴിയേണ്ടിവന്നു - എന്നൊക്കെയായിരിക്കും അവരുടെ മറുപടി. അപ്പോൾ അല്ലാഹുവിന്റെ ഭൂമി വിശാലമായതായിരുന്നില്ലേ - നിങ്ങൾക്ക് സ്വാത ന്ത്യ്രം ലഭിക്കുന്ന നാട്ടിലേക്ക് -പോകാമായിരുന്നില്ലേ - എന്തുകൊണ്ട് ശത്രുക്കളുടെ ഇടയിൽ തന്നെ ചുറ്റിപ്പറ്റിക്കൂടി? എന്നൊക്കെ പറഞ്ഞു മലക്കുകൾ അവരെ ഖണ്ഡിക്കും. ഇങ്ങിനെയുള്ളവരുടെ ഒഴികഴിവുകൾ അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അവർക്ക് അല്ലാഹു നരകശിക്ഷ നൽകുകതന്നെ ചെയ്യും. പക്ഷേ, ഹിജ്റഃ പോകാത്ത എല്ലാവരും ഇതിൽ ഉൾപ്പെടുകയില്ല. ചിലർ അതിന് തികച്ചും നിർബ്ബന്ധിതരായിരിക്കും. അതായത് രോഗം, വാർദ്ധക്യം മുതലായ ദൗർബ്ബല്യങ്ങളുള്ള പുരുഷന്മാർ, അബലകളായ സ്ത്രീകൾ, കുട്ടികൾ എന്നിങ്ങിനെ ഉപായം പ്രയോഗിച്ചോ, സാമർഥ്യം ശക്തി ഉപയോ -ഗിച്ചോ രക്ഷപ്പെടുവാൻ കഴിയാത്ത പാവങ്ങൾ ഇതിൽ നിന്ന് ഒഴിവായിരിക്കും. ങ്ങിനെയുള്ളവർക്ക് അല്ലാഹു മാപ്പ് നൽകുന്നതാണ്. توفى (തവഫ്ഫാ) എന്ന ക്രിയ ഭൂതകാലക്രിയയും, വർത്തമാന - ഭാ വികാല ക്രിയയും ( الماضى والمضارع ) ആകാവുന്നതാണ്. രണ്ടായാലും ഇവിടെ ഉദ്ദേശ്യത്തിൽ വ്യത്യാസമില്ല. "മുഴുവൻ എടുക്കുക, പൂർത്തിയായി നിറവേറ്റുക' എന്നൊക്കെയാണ് അതിന്റെ അർഥമെന്നും, ആത്മാക്കളെ പൂർത്തിയായി എടുക്കുക എന്ന അർഥ -ത്തിൽ മരണപ്പടുത്തുന്നതിനെ ഉദ്ദേശിച്ചും അത് ഉപയോഗിക്കുമെന്നും മുമ്പ് ഒന്നിലധികം പ്രാവശ്യം വിവരിച്ചിട്ടുള്ളതാകുന്നു. توفيھم الملئكة എന്ന് ഇവിടെ പറഞ്ഞത് മലക്കുകൾ അവരെ മരണപ്പെടുത്തുന്നതിനെ ഉദ്ദേശിച്ചാണെന്നത്രെ ക്വുർ-ആൻ വ്യാഖ്യാതാക്കൾ പൊതുവെ അംഗീകരിച്ചിട്ടുള്ളത്. മലക്കുകൾ അവരെ മഹ്ശറി -ലേക്ക് പിടിച്ചു കൊണ്ടുപോകുന്നതിനെ ഉദ്ദേശിച്ചാണെന്നും ചിലർ പ്രസ്താവിച്ചു കാണാം. ഹിജ്റഃയുടെ പ്രാധാന്യത്തെപ്പറ്റി അല്ലാഹു പറയുന്നു:-
4:100۞وَمَن يُهَاجِرۡ فِي سَبِيلِ ٱللَّهِ يَجِدۡ فِي ٱلۡأَرۡضِ مُرَٰغَمٗا كَثِيرٗا وَسَعَةٗۚ وَمَن يَخۡرُجۡ مِنۢ بَيۡتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدۡرِكۡهُ ٱلۡمَوۡتُ فَقَدۡ وَقَعَ أَجۡرُهُۥ عَلَى ٱللَّهِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
(100) ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ "ഹിജ്റഃ' ധ സ്വദേശം വിട്ടേച്ചു പ പോകുന്നപക്ഷം, അവൻ ഭൂമിയിൽ ധാരാളം ആശ്രയസ്ഥാനവും, വിശാലതയും കണ്ടെത്തുന്നതാണ്. ആരെങ്കിലും തന്റെ വീട്ടിൽ നിന്ന് അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിലേക്കും "ഹിജ്റഃ' പോകുന്നവനായി പുറപ്പെടുകയും, (എന്നിട്ട്) പിന്നീടവനു മരണം പിടിപെടുകയും ചെയ്യുന്നപക്ഷം, തീർച്ചയായും, അവന്റെ പ്രതിഫലം അല്ലാഹുവിന്റെ മേൽ (ബാധകമായി) സ്ഥിരപ്പെട്ടു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (100) വല്ലവരും ഹിജ്റഃ പോകുന്നപക്ഷം മാർഗത്തിൽ ِ َ ّ اللها അല്ലാഹുവിന്റെ ي َ ج ِ د ْ അവൻ കെണ്ടത്തും, എത്തിക്കും, അവനുകിട്ടും في ِ الأر ْ ض ِ ഭൂമിയിൽ ആശ്രയം, ആശ്രയ സ്ഥാനം, വിശാല സ്ഥാനം, വിഹാര സ്ഥാനം വിശാലതയും വളരെ, ധാരാളം ആരെങ്കിലും പുറപ്പെടുന്നതായാൽ തന്റെ വീട്ടിൽനിന്ന് ഹിജ്റഃ പോകുന്നവനായിട്ട് ِ َ ّ اللها َ ِ إ അല്ലാഹുവിങ്കലേക്ക് അവന്റെ റസൂലിലേക്കും َ ّ ُ പിന്നീട്, പിന്നെ അവന് പിടിപെടുക (കെണ്ടത്തുക)യും എന്നാൽ തീർച്ചയായും സംഭവിച്ചു, ഉണ്ടായി (സ്ഥിരപ്പെട്ടു) അവന്റെ പ്രതിഫലം ِ َ ّ اللها َ ع َ അല്ലാഹുവിന്റെ മേൽ و َ ك َ ان َ االله ّ َ ُ അല്ലാഹു ആകുന്നുതാനും വളരെ പൊറുക്കുന്നവൻ കരുണാനിധി ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജ്റഃ പോകുവാൻ മടിക്കുന്നവർ വിചാരിക്കുന്നതുപോലെയല്ല കാര്യം. അല്ലാഹുവിന്റെ ദീനിന്റെ നന്മയെ ലക്ഷ്യം വെച്ച് സ്വദേശം ത്യജിച്ചു പോകുന്നവർ ജീവിക്കുവാൻ സൗകര്യമില്ലാതെ കഷ്ടപ്പെടേണ്ടതായി വരികയില്ല. ശത്രുക്കളുടെ അഭീഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ട് സുഖമായി കഴിഞ്ഞു കൂടത്തക്ക ഇടവും സൗകര്യവും ഭൂമിയിൽ ധാരാളമുണ്ട്. മാത്രമല്ല, അല്ലാഹുവിന്റെ കൽപനകൾ പാലിച്ചും അവന്റെ പ്രതിഫലം മോഹിച്ചുകൊണ്ടും, റസൂലിന്റെ സഹവാ -സത്തിലും സാമീപ്യത്തിലും താൽപര്യം വെച്ചുകൊണ്ടും സ്വദേശം വിട്ട് പുറപ്പെട്ടേ ശഷം, ഉദ്ദിഷ്ട സ്ഥാനത്ത് എത്തും മുമ്പായി വല്ലവരും മരണപ്പെട്ടാലും അല്ലാഹു അവർക്ക് വമ്പിച്ച പ്രതിഫലം നൽകാതിരിക്കുകയില്ല. യഥാസ്ഥാനത്ത് എത്താത്തതുകൊണ്ട് അവർക്കു നഷ്ടമൊന്നും വരാനില്ല. കഴിഞ്ഞുപോയ തെറ്റ് അല്ലാഹു പൊറുത്തുകൊടുക്കുകയും അവരുടെ നേരെ കരുണ കാണിക്കുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തിൽ പറഞ്ഞതിന്റെ സാരം. ഉമർ(-റ) നിവേദനം ചെയ്ത ഒരു പ്രസിദ്ധ ഹദീഥിൽ നബി പറയുന്നു:- "നിശ്ചയമായും കർമങ്ങൾ, ഉദ്ദേശ്യങ്ങൾക്കനുസരിച്ചു മാത്രമായിരിക്കും . ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചതുതന്നെയാണുണ്ടായിരിക്കുക. എന്നുവെച്ചാ ൽ, ഒരുവന്റെ ഹിജ്റഃ അല്ലാഹുവിങ്കലേക്കും അവന്റെ റസൂലിലേക്കും ആയിരുന്നാൽ, അവന്റെ ഹി ജ്റഃ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. ഒരുവന്റെ ഹിജ്റഃ ലക്ക് (ഐഹിക കാര്യങ്ങൾക്ക് വേണ്ടി) ആയിരുന്നാൽ അവന് അത് കിട്ടും. അല്ലെങ്കിൽ ഒരു സ് ത്രീയിലേക്കായിരുന്നാൽ അവൻ അവളെ വിവാഹം കഴിക്കും. അപ്പോൾ, അവന്റെ ഹിജ് റഃ അവൻ ഏതൊന്നിലേക്ക് ഹിജ്റഃ പോകുന്നുവോ അതിലേക്കുതന്നെ.' (ബു; മു.) അല്ലാഹുവിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് നബി പ്രസ്താവിച്ചതും, ഇബ്നു-അബ്ബാസ്(-റ) നിവേദനം ചെയ്തതുമായ ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:- "എല്ലാ നന്മയും തിന്മയും (നല്ലതും ചീത്തയും) അല്ലാഹുരേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചു, എന്നിട്ടത് ചെയ്തില്ല എന്നാൽ അത് പൂർണമായ ഒരു നന്മ -യായി അവൻ രേഖപ്പെടുത്തും. ഒരു നന്മ ചെയ്വാൻ ഉദ്ദേശിക്കുകയും അത് ചെയ്കയും ചെയ്താൽ, അതു പത്ത് നന്മകളായും, എഴുനൂറുവരെയും അതിലധികവും ഇരട്ടികളായും രേഖപ്പെടുത്തും. ഒരാൾ ഒരു തിന്മ ചെയ്വാൻ ഉദ്ദേശിച്ചു, എന്നിട്ടത് ചെയ്തില്ല. എന്നാൽ അതൊരു പൂർണ നന്മയായി അവൻ രേഖപ്പെടുത്തും. ഒരു തിന്മ ചെയ് വാൻ ഉദ്ദേശിച്ചു. എന്നിട്ടതു ചെയ്കയും ചെയ്തു. എന്നാൽ അത് ഒരു തിന്മയായി (മാത്രം) രേഖപ്പെടുത്തും.' (ബു; മു.) ഹിജ്റഃ അടക്കമുള്ള എല്ലാ കർമങ്ങളുടെയും ഫ ലം അവകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് ഈ വചനങ്ങൾ മുഖേന നബി പഠിപ്പിച്ചുതരുന്നു. ഈ വചനത്തിലെ ആശയത്തിലേക്ക് കൂടുതൽ വെളിച്ചം നൽകുന്ന ഒരു സംഭവം നബി ഉദ്ധരിച്ചത് ഇവിടെ സ്മരണീയമാകുന്നു. സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "മുൻകാലത്ത് തൊണ്ണൂറ്റൊമ്പത് പേരെ കൊലപ്പെടുത്തിയിരുന്ന ഒരു മനുഷ്യൻ ഒരു വലിയ പുരോഹിതന്റെ അടുക്കൽ ചെന്നു, തനിക്ക് (-താൻ പശ്ചാത്തപിച്ചു മടങ്ങിയാൽ അത് സ്വീകരിക്കപ്പെടുമോ)? എന്നു ചോദി ച്ചു. "ഇല്ല' എന്നായിരുന്നു പുരോഹിതന്റെ മറുപടി. ഇതു കേട്ടു ക്ഷുഭിതനായ ആ മ നുഷ്യൻ ആ പുരോഹിതനെയും കൊന്നു നൂറുകൊല പൂർത്തിയാക്കി. പിന്നീട് ഒരു വലി യ പണ്ഡിതന്റെ അടുക്കൽ ചെന്നു. തനിക്ക് എന്ന് ചോദിച്ചു. അദ്ദേഹം പ റഞ്ഞു: "ഉണ്ട്. ആരാണ് തൗബ മുടക്കുക?! താൻ ഇന്ന രാജ്യത്തേക്ക് പോയിക്കൊള്ളുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ട്. അവരോടൊപ്പം അല്ലാഹുവിനെ ആരാധിക്കുക. തന്റെ രാജ്യത്തേക്ക് എനി താൻ മടങ്ങരുത്. അത് ദുഷി ച്ച രാജ്യമാണ്.' അങ്ങനെ, ആ മനുഷ്യൻ പകുതി വഴി പോയപ്പോഴേക്കും അദ്ദേഹത്തിന് മ രണം പിടിപെട്ടു. ഇദ്ദേഹത്തിന്റെ കാര്യത്തിൽ റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മലക്കുകളും, ശിക്ഷയുടെ മലക്കുകളും തമ്മിൽ - അദ്ദേഹം തങ്ങളുടെ ആളാണ് എന്ന് - തർക്കമായി. അതായത് അദ്ദേഹം മനസ്സുകൊണ്ട് ഖേദിച്ചു റഹ്മത്തിന്റെ പക്ഷക്കാരും, ഒരു നന്മയും ചെയ്തിട്ടില്ലാത്ത ആളാണെന്ന് ശിക്ഷയുടെ പക്ഷക്കാരും! ആ മ നുഷ്യൻ ഉപേക്ഷിച്ചുപോന്ന നാട്ടിലേക്കും, ഉദ്ദേശിച്ചു പോകുന്ന നാട്ടിലേക്കും അവിടെ നിന്നുള്ള അകലം നോക്കുവാൻ മലക്കുകൾക്ക് നിർദ്ദേശം നൽകപ്പെട്ടു. നോക്കുമ്പോൾ, അദ്ദേഹം പോകുവാനുദ്ദേശിക്കുന്ന നാട്ടിലേക്ക് ഒരു ചാൺ അടുപ്പം കൂടുതലുണ്ടായിരുന്നു. അങ്ങനെ, റഹ്മത്തിന്റെ മലക്കുകൾ അദ്ദേഹത്തെ ഏറ്റെടുത്തു.' (ബു: മു. ) ഈ ഹദീഥ് കുറേ അതിശയോക്തി കലർന്നതാണെന്നും, ന്യായയുക്തമല്ലെന്നും ചിലർ പറ ഞ്ഞു കേട്ടിട്ടുണ്ട്. വാസ്തവത്തിൽ, നമ്മുടെ മുമ്പിലുള്ള ഈ ക്വുർ-ആൻ വചനവും ഇതവതരിച്ച സന്ദർഭം മുതലായവയും, അതോടൊപ്പം സൽ ക്കർമങ്ങൾക്കും സദുദ്ദേശ്യങ്ങൾക്കും അല്ലാഹു നൽകുന്ന പ്രോത്സാഹന വാഗ്ദാനങ്ങളും മനസ്സി -രുത്തുന്നവർക്ക് ഇതുപോലെയുള്ള സംഭവങ്ങളിൽ അതിശയോക്തിയോ, ന്യായക്കുറവോ ഒന്നും തോന്നുകയില്ല തന്നെ. വിഭാഗം - 15
4:101وَإِذَا ضَرَبۡتُمۡ فِي ٱلۡأَرۡضِ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَقۡصُرُواْ مِنَ ٱلصَّلَوٰةِ إِنۡ خِفۡتُمۡ أَن يَفۡتِنَكُمُ ٱلَّذِينَ كَفَرُوٓاْۚ إِنَّ ٱلۡكَٰفِرِينَ كَانُواْ لَكُمۡ عَدُوّٗا مُّبِينٗا
(101) (സത്യവിശ്വാസികളേ)നിങ്ങൾ ഭൂമിയിൽ യാത്ര ചെയ്യുന്നതായാൽ നിങ്ങൾ നമസ്കാരത്തിൽ നിന്ന് (കുറച്ച്) ചുരുക്കുന്നതിന് നിങ്ങളുടെമേൽ തെറ്റില്ല; അവിശ്വസിച്ചവർ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് നിങ്ങൾ ഭയപ്പെട്ടുവെങ്കിൽ. നിശ്ചയമായും, അവിശ്വാസികൾ നിങ്ങൾക്ക് പ്രത്യക്ഷമായ ശത്രുവാകുന്നു. (101) നിങ്ങൾ യാത്രപോയാൽ في ِ الأر ْ ض ِ ഭൂമിയിൽ, ഭൂമിയിലൂടെ എന്നാൽ നിങ്ങളുടെമേൽ ഇല്ല ج ُ ن َ اح ٌ തെറ്റ്, ഒരു തെറ്റും നിങ്ങൾ ചുരുക്കുന്നതിന് م ِ ن َ الص ّ َ لاة ِ നമസ്കാരത്തിൽ നിന്ന് നിങ്ങൾ ഭയപ്പെട്ടെങ്കിൽ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് അവിശ്വസിച്ചവർ നിശ്ചയമായും അവിശ്വാസികൾ ك َ ان ُ وا അവരാകുന്നു, ആയിരിക്കുന്നു ُ م ْ , ل َ നിങ്ങൾക്ക് ശത്രു സ്പഷ്ടമായ, പ്രത്യക്ഷമായ യുദ്ധം, ഹിജ്റഃ എന്നിവയെക്കുറിച്ച് പലതും പ്രസ്താവിച്ചു. രണ്ടാവശ്യാർഥവും യാത്രകൾ ചെയ്യേണ്ടതുണ്ടല്ലോ. അങ്ങിനെയുള്ള യാത്രകളിൽ, ഒരു മുസ്ലിമിന് ഒരിക്കലും ഒഴിച്ചുകൂടാത്തതായ അഞ്ചു നിർബ്ബന്ധ നമസ്കാരങ്ങൾ യഥാവിധി നിർവ്വഹിക്കുവാൻ പ്രയാസമായതുകൊണ്ട് അതിനുള്ള പരിഹാര മാർഗങ്ങൾ ഇൗ വചനത്തിലും അടുത്ത വചനത്തിലുമായി അല്ലാഹു വിവരിക്കുന്നു. ق َ ص ْ ر (ക്വസ്വ്ർ) എന്നാൽ "ചുരുക്കുക' എന്നർത്ഥം. നമസ്കാരം ചുരുക്കി ന മസ്കരിക്കലാണ് ഇവിടെ വിവക്ഷ. ക്വസ്വ്ർ രണ്ടു വിധത്തിലുണ്ട്: (1) നമസ്കാരത്തിൽ റക്-അത്തുകളുടെ എണ്ണം കുറച്ചും, ക്വിബ്ലക്ക് തിരിയാതെയും, റുകൂ-ഉ് സുജൂദ് മുതലായവ പൂർത്തിയാക്കാതെയും, ന ടന്നും ഓടിയും കൊണ്ടും എന്നിങ്ങനെ സാധാരണരൂപത്തിൽ നിന്നും വ്യത്യസ്തമായ പല കുറ -വുകളും വരുത്തി- ക്കൊണ്ടും ചെയ്യുന്നത്. ഇതിനെപ്പറ്റി തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നുണ്ട്. صلوة الخوف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്കാരം) അഥവാ ഭയപ്പാടിന്റെ അവസ -രത്തിലുള്ള നമസ്കാരം എന്ന പേരിലാണ് ഇത് സാധാരണ അറിയപ്പെടുന്ന -ത്. (2) നാലു റക്-അത്തുള്ള നമസ്കാരം രണ്ട് റക്-അത്ത് മാത്രം നമസ് കരിക്കുക. ഇത് ഒന്നാമത്തേതിൽ ഉൾപെടുന്ന ഒരു പ്രത്യേക ഇനം തന്നെയാണെന്ന് പറയാമെങ്കിലും ق َ ص ْ ر (ചുരുക്കി നമസ്കരിക്കൽ) എന്ന പേരിൽ അറിയപ്പെടുന്നതും, യാത്രകളിൽ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതാകുന്നു. ഭയാവസ്ഥയിലുള്ള ആദ്യത്തെ ക്വസ്വ്ർ ക്വുർ-ആൻ കൊണ്ടും, സമാധാനാവസ്ഥയിലുള്ള രണ്ടാമത്തെ ക്വസ്വ്ർ നബി യുടെ സുന്നത്ത് കൊണ്ടും സ്ഥാപിതമായതാണ്. "യാത്രയിലെ ക്വസ്വ്ർ നമസ്കാരം അല്ലാഹുവിന്റെ കിതാബിൽ കാണുന്നില്ലല്ലോ, ഭയത്തിന്റെ നമസ്കാ രം മാത്രമാണല്ലോ അതിൽ കാണുന്നത്?' എന്ന് ഇബ്നു ഉമർ(-റ)-നോട് ചോദിക്കപ്പെട്ടപ്പോൾ, അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു: "സഹോദരപുത്രാ, അല്ലാഹു മുഹമ്മദ് നബി യെ റസൂലായി അയച്ച അവസരത്തിൽ നമുക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഇപ്പോൾ, റസൂൽ എപ്രകാരം ചെയ്യുന്നതായി നാം കാണുന്നുവോ അതുപോലെ നാമും ചെയ്തുവരുന്നുവെന്ന് മാത്രം. യാത്രയിൽ ക്വസ്വ്റാക്കൽ റസൂൽ നടപ്പിൽ വരുത്തിയ ഒരു സുന്നത്താകുന്നു.'' (ന; ജ; ബ; ഇബ്നു ഹിബ്ബാൻ) "ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ നമസ്കാരം ക്വസ്വ്റാക്കുന്നതിന് തെറ്റില്ല' എന്നാണ് അല്ലാഹു പറഞ്ഞത്. അപ്പോൾ, യാത്ര എത്ര കണ്ട് ദൂരമുള്ളതാ -യിരിക്കണമെന്നും, ക്വസ്വ്റാക്കണമെന്നു പറയാതെ തെറ്റില്ല എന്നു പറഞ്ഞ് മതിയാക്കിയ സ്ഥിതിക്ക് അത് ഉപേക്ഷിക്കുന്നതല്ലേ നല്ലതെന്നും സംശയിക്കപ്പെടാവുന്നതാ -ണ്. യാത്രാദൂരത്തെ സംബന്ധിച്ചിടത്തോളം, ഇത്ര ദൂരം ഉെണ്ടങ്കിലേ യാത്രയിലെ ക്വസ്വ്ർ പാടുള്ളുവെന്ന് നിർണയിക്കുവാൻ തക്ക ഒരു തെളിവ് നബി -യുടെ സുന്നത്തിൽ കാണുന്നില്ല. ചില രിവായത്തുകളും മറ്റും പരിശോധിക്കുമ്പോൾ യാത്രയുടെ ദൂ രം ഈ വിഷയത്തിൽ പണ്ഡിതന്മാർക്കി -ടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ട്. അത് കേവലം സ്വാഭാവികവുമാണ്. എല്ലാം കൂടി -പരിശോധിച്ചാൽ - പല മഹാന്മാരും പ്രസ്താവിക്കുന്നതുപോലെ - ഒരു നിശ്ചിത ദൂരം നിർണയിക്കുവാനില്ല എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ, സാധാരണ ഗതിയിൽ ഒരു യാത്രയെന്ന് വിശേഷിപ്പിക്കപ്പെടുമാറുള്ള ക്വസ്വ്റാക്കുവാൻ പാടുള്ളുവെന്നും, അടുത്തടുത്ത സ്ഥലങ്ങളിലേക്കും, നിത്യാവശ്യങ്ങൾക്കുമുള്ള പോക്കുവരവുകളിലും ക്വസ്വ്ർ പാടില്ല എന്നും തീർച്ചയാണുതാനും. മേൽ സൂചിപ്പിച്ച അഭിപ്രായങ്ങളും അവയുടെ തെളിവുകളുമെ ല്ലാം വിവരിച്ചുകൊണ്ട് ഇമാം ഇബ്നുൽ ക്വയ്യിം (റ) പറയുന്നു: "നബി തന്റെ സമുദായത്തിന് നമസ്കാരം ക്വസ്വ്റാക്കുവാനും, നോമ്പ് ഉപേക്ഷിക്കുവാനും ഒരു നിശ്ചിത വഴി ദൂരം നിർണയിച്ചു കൊടുത്തിട്ടില്ല. അവർക്കത് നിരുപാധികം വിട്ടുകൊടുത്തിരിക്കുകയാണ്. തയമ്മുമിന്റെ കാര്യവും അങ്ങിനെത്തന്നെ. എന്നാൽ, ഒരു ദിവസത്തെയുംരണ്ട് ദി വസത്തെയും, മൂന്ന് ദിവസത്തെയും യാത്ര എന്നൊക്കെ നിർണയിച്ചുകൊണ്ടുള്ള രിവായത്തുകളാകട്ടെ, ഒന്നും ബലവത്തായി സ്ഥിരപ്പെട്ടിട്ടില്ല.' ( زاد المعاد ) "ക്വസ്വ്റാക്കുന്നതിന് തെറ്റില്ല' ( م جناح,س عليل ) എന്ന വാക്കിൽ നിന്ന് അത് ചെയ്യുകയും, ചെയ്യാതിരിക്കുകയും ആവാമെന്നേ വരുന്നുള്ളൂ. എങ്കിലും യാത്രകളിലെല്ലാം തന്നെ നമസ്കാരം ക്വസ്വ്റാക്കലായിരുന്നു നബിയുടെ പതിവെന്ന് പല ഹദീഥുകളിൽ നിന്നും അറിയപ്പെട്ടതാകുന്നു. യാത്രകളിൽ നാല് റക്-അത്ത് നബി പൂർത്തിയാക്കിയതായി തെളിഞ്ഞിട്ടുമില്ല. അതുകൊണ്ട് യാത്രകളിൽ ക്വസ്വ്റ് നിർബന്ധമാണെന്നു പോലും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. നിർബ്ബന്ധമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഏതായാലും ക്വസ്വ്റാക്കലാണ് ഉത്തമമെന്നതിൽ സംശയമില്ല. എന്നാൽ "നിങ്ങൾക്ക് കുറ്റമില്ല' എന്ന വാക്യത്തിലടങ്ങിയ സൂ ചനയെന്തായിരിക്കും? ഹജ്ജിലും, ഉംറയിലും സ്വഫാ - മർവക്കിടയിലുള്ള ഓട്ടം നിർബ്ബന്ധമായിരുന്നിട്ടുകൂടി - സ്വഹാബികൾക്ക് നേരിട്ട ചില സംശയങ്ങൾ നിമിത്തം - അതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴും "തെറ്റില്ല' എന്നാണ് അല്ലാഹു (അൽ ബക്വറഃ : 158 ൽ) പറഞ്ഞത്. അതുപോലെ, വളരെ പ്രാധാന്യം അർഹിക്കുന്ന നമസ്കാരത്തിന്റെ രൂപത്തിൽ വല്ല കുറവും വരുത്തുന്ന വിഷയത്തിലും പലർക്കും സംശയം തോന്നുവാൻ വകാശമുണ്ടല്ലോ. അതുകൊണ്ടായിരിക്കണം ഇവിടെയും അങ്ങിനെ പ്രയോഗിച്ചത്. ഉമയ്യ(-റ) പറയുകയാണ്: ജനങ്ങൾ (ശത്രുക്കളിൽനിന്ന്) നിർഭയരായിത്തീർന്നിട്ടുള്ള സ്ഥിതിക്ക് "അവിശ്വസിച്ചവർ നിങ്ങളെ കുഴപ്പത്തിലാ -ക്കുന്നത് ഭയപ്പെട്ടാൽ നിങ്ങൾക്ക് നമസ്കാരം ക്വസ്വ്റാക്കുന്നതിന് തെറ്റില്ല' എന്ന വചന -ത്തിന്റെ താൽപര്യത്തെക്കുറിച്ച് ഞാൻ ഉമർ(-റ)നോട് ചോദിച്ചു. അപ്പോൾ ഉമർ( -റ) പറഞ്ഞു: "തനിക്ക് ആശ്ചര്യം (സംശയം) തോന്നിയപോലെ എനിക്കും തോന്നിയിട്ടുണ്ട് . അങ്ങനെ ഞാൻ റസൂൽ തിരുമേനിയോട് അതിനെപ്പറ്റി ചോദിച്ചു. അപ്പോൾ തിരുമേനി പറഞ്ഞു: "അത് അല്ലാഹു നിങ്ങൾക്ക് നൽകിയ ഒരു സ്വദക്വഃയാണ് (ദാനമാണ്). അവ ന്റെ സ്വദക്വഃ നിങ്ങൾ സ്വീകരിച്ചു കൊള്ളുവിൻ. "അഹ്മദ്, മുസ്ലിം(-റ) മുതലായ പലരും ഉദ്ധരിച്ചതാണ് ഈ ഹദീഥ്. അല്ലാഹു തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ശ ത്രുക്കൾ തക്കംപാർത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്വസ്വ്ർ അനുവദിക്കപ്പെട്ട -തെങ്കിലും പിന്നീട് ആ അനുവാദം യാത്രകളിലെല്ലാം തുടർന്നു ക്കാള്ളുവാൻ അല്ലാഹു സമുദായത്തിന് നൽകിയ ഒരു ഔദാര്യമാണത് എന്നത്രെ നബി പറഞ്ഞതിന്റെ സാരം. ഇപ്പറഞ്ഞത് മുകളിൽ കണ്ടരണ്ടാമത്തെ ഇനത്തിലുള്ള ക്വസ്വ്റിനെപ്പറ്റിയാണ് - ഒന്നാമത്തെ ക്വസ്വ്റിനെപ്പറ്റിയല്ല - എന്ന് അടുത്ത വചനത്തിൽ നിന്ന് മനസ്സ -ലാക്കാം. ക്വസ്വ്റിന്റെയും, അത് സംബന്ധമായ നിയമങ്ങളുടെയും വിശദവിവരങ്ങളും, അതിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇവിടെ സ്പർശിക്കേണ്ടതില്ല. കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ ഹദീഥ് വ്യാഖ്യാനങ്ങളും ഫിക്വ്ഹ് ഗ്രന്ഥങ്ങളും നോക്കേണ്ടതാണ്.
4:102وَإِذَا كُنتَ فِيهِمۡ فَأَقَمۡتَ لَهُمُ ٱلصَّلَوٰةَ فَلۡتَقُمۡ طَآئِفَةٞ مِّنۡهُم مَّعَكَ وَلۡيَأۡخُذُوٓاْ أَسۡلِحَتَهُمۡۖ فَإِذَا سَجَدُواْ فَلۡيَكُونُواْ مِن وَرَآئِكُمۡ وَلۡتَأۡتِ طَآئِفَةٌ أُخۡرَىٰ لَمۡ يُصَلُّواْ فَلۡيُصَلُّواْ مَعَكَ وَلۡيَأۡخُذُواْ حِذۡرَهُمۡ وَأَسۡلِحَتَهُمۡۗ وَدَّ ٱلَّذِينَ كَفَرُواْ لَوۡ تَغۡفُلُونَ عَنۡ أَسۡلِحَتِكُمۡ وَأَمۡتِعَتِكُمۡ فَيَمِيلُونَ عَلَيۡكُم مَّيۡلَةٗ وَٰحِدَةٗۚ وَلَا جُنَاحَ عَلَيۡكُمۡ إِن كَانَ بِكُمۡ أَذٗى مِّن مَّطَرٍ أَوۡ كُنتُم مَّرۡضَىٰٓ أَن تَضَعُوٓاْ أَسۡلِحَتَكُمۡۖ وَخُذُواْ حِذۡرَكُمۡۗ إِنَّ ٱللَّهَ أَعَدَّ لِلۡكَٰفِرِينَ عَذَابٗا مُّهِينٗا
(102) (നബിയേ) നീ അവരിൽ ഉണ്ടായിരിക്കുകയും, എന്നിട്ട് അവർക്ക് നമസ്കാരം നില നിറുത്തി (നടത്തി) ക്കൊടുക്കുകയും ചെയ്താൽ, അവരിൽ നിന്ന് ഒരു വിഭാഗം നിന്റെ കൂടെ (നമസ്കാരത്തിന്) നിന്നുകൊള്ളട്ടെ; അവർ തങ്ങളുടെ ആയുധങ്ങൾ എടുത്ത് കൊള്ളു- കയും ചെയ്യട്ടെ. അങ്ങനെ, അവർ "സുജൂദ്' ചെയ്താൽ അവർ നിങ്ങളുടെ പിൻപുറത്തായിരിക്കട്ടെ. നമസ്കരിച്ചിട്ടില്ലാത്ത മറ്റൊരു വിഭാഗം (നിന്റെകൂടെ) വരുകയും ചെയ്യട്ടെ; എന്നിട്ട് അവർ നിന്റെ കൂടെ നമസ്കരിച്ചുകൊള്ളട്ടെ; അവർ തങ്ങ -ളുടെ ജാഗ്രതയും, തങ്ങളുടെ ആയുധങ്ങളും എടുത്ത് കൊള്ളുകയും ചെയ്യട്ടെ. നിങ്ങൾ നിങ്ങളുടെ ആയുധങ്ങളെയും, നിങ്ങളുടെ സാമഗ്രികളെയും സംബന്ധിച്ചു ശ്രദ്ധ വിട്ടിരുന്നെങ്കിൽ (കൊള്ളാം) എന്ന് (ആ) അവിശ്വസിച്ചവർ മോഹിക്കുകയാണ്; എന്നാലവർക്ക് നിങ്ങളുടെമേൽ (പെട്ടെന്നു) ഒരൊറ്റ ആഞ്ഞടിനടത്താമായിരുന്നു (-വല്ലോ)! നിങ്ങൾക്ക് മഴ നിമിത്തം വല്ല ശല്യവും ഉണ്ടായിരിക്കുകയോ, അല്ലെങ്കിൽ നിങ്ങൾ രോഗികളായിരിക്കുകയോ ചെയ്തെങ്കിൽ, നിങ്ങളുടെമേൽ തെറ്റുമില്ല, നിങ്ങളുടെ ആയുധങ്ങൾ (ഇറക്കി) വെക്കുന്നതിന്. (എന്നാലും) നിങ്ങൾ നിങ്ങളുടെ ജാഗ്രത സ്വീകരിക്കുകയും ചെയ്യണം. ധ അതിൽ വീഴ്ച വരുത്തിക്കൂടാ. പ നിശ്ചയമായും, അവിശ്വാസികൾക്ക് അല്ലാഹു നിന്ദാകരമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (102) ആയിരുന്നാൽ, ഉണ്ടായിരുന്നാൽ ِ م ْ ' ف ِ അവരിൽ എന്നിട്ടു നീ നിലനിറുത്തുക (നടത്തുക)യും ل َ അവർക്ക്, അവർക്ക് വേണ്ടി الص ّ َ لاة َ നമസ്കാരം എന്നാൽ നിൽക്കട്ടെ അവരിൽ നിന്ന് ഒരു വിഭാഗം, ഒരു കൂട്ടർ م َ ع َ ك َ നിന്റെ കൂടെ, ഒപ്പം അവർ എടുക്കുകയും ചെയ്യട്ടെ അവരുടെ ആയുധങ്ങൾ എന്നിട്ട് അവർ സുജൂദ് ചെയ്താൽ അവർ ആയിക്കൊള്ളട്ടെ, ആയിരിക്കട്ടെ നിങ്ങളുടെ പിൻപുറത്തിലൂടെ വരുകയും ചെയ്യട്ടെ, വന്നും കൊള്ളട്ടെ ഒരു വിഭാഗം വേറെ, മറ്റൊരു നമസ്കരിച്ചിട്ടില്ലാത്ത, അവർ നമസ്കരിച്ചിട്ടില്ല എന്നിട്ടവർ നമസ്കരിക്കട്ടെ م َ ع َ ك َ നിന്റെ കൂടെ അവർ എടുത്തും (സ്വീകരിച്ചും) കൊള്ളട്ടെ അവരുടെ ജാഗ്രത, സൂക്ഷ്മത, കാവൽ അവരുടെ ആയുധങ്ങളും َ ّ د َ و കൊതിക്കുകയാണ്, മോഹിച്ചു, ആഗ്രഹിച്ചു അവിശ്വസിച്ചവർ നിങ്ങൾ ശ്രദ്ധ വിട്ടിരുന്നെങ്കിൽ, അശ്രദ്ധരായാൽ കൊള്ളാം (എന്ന്) നിങ്ങളുടെ ആയുധങ്ങളെപ്പറ്റി നിങ്ങളുടെ സാമഗ്രികളെയും, ഉപകരണങ്ങളെയും എന്നാൽ (അപ്പോൾ - അങ്ങനെ) അവർ ആഞ്ഞു വീഴുകയും, ആഞ്ഞടിക്കാം, മറിഞ്ഞു വീഴാം, മറിയുവാൻ നിങ്ങളുടെമേൽ, നിങ്ങളിൽ ഒരു ആഞ്ഞടി, മറിയൽ തെറ്റില്ലതാനും, കുറ്റവുമില്ല നിങ്ങളുടെ മേൽ നിങ്ങളിൽ ഉണ്ടായെങ്കിൽ ى ً ذ َ أ വല്ല ശല്യവും, ഉപദ്രവം മഴയാൽ, മഴ നിമിത്തം അല്ലെങ്കിൽ നിങ്ങൾ ആയിരുന്നു (എങ്കിൽ) രോഗികൾ നിങ്ങൾ വെക്കുന്നതിനു, താഴെ വെക്കുന്നതിന് നിങ്ങളുടെ ആയുധങ്ങൾ നിങ്ങൾ എടുക്കുക(-സ്വീകരിക്കുക)യും ചെയ്വിൻ നിങ്ങളുടെ ജാഗ്രത, സൂക്ഷ്മത ّ اللها َ ّ ن ِ إ നിശ്ചയമായും അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു അവിശ്വാസികൾക്ക് ശിക്ഷ നിന്ദാകരമായ, അപമാനിക്കുന്ന.
4:103فَإِذَا قَضَيۡتُمُ ٱلصَّلَوٰةَ فَٱذۡكُرُواْ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِكُمۡۚ فَإِذَا ٱطۡمَأۡنَنتُمۡ فَأَقِيمُواْ ٱلصَّلَوٰةَۚ إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا
(103) അങ്ങനെ, നിങ്ങൾ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, നിൽക്കുന്നവരായും, ഇരിക്കുന്നവരായും, നിങ്ങളുടെ പാർശ്വങ്ങളിലായും (കിടക്കുന്നവരായും) കൊണ്ട് നിങ്ങൾ അല്ലാഹുവിനെ ഓർമിക്കുവിൻ. എനി, നിങ്ങൾക്ക് സമാധാനമായാൽ നിങ്ങൾ നമസ്കാരം (മുറക്ക്) നിലനിറുത്തുവിൻ. (കാരണം) നിശ്ചയമായും നമസ്കാരം, സത്യവിശ്വാസികളുടെ മേൽ സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധ(-നിയമ)-മാകുന്നു. വചനങ്ങളിൽ പല നിയമങ്ങളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു. നബി യെ അഭിമുഖീകരിച്ചുകൊണ്ട് "നീ അവരിൽ ഉണ്ടായിരിക്കുകയും, അവർക്ക് നമസ്കാരം നടത്തുകയും ചെയ്താൽ എന്ന് പറഞ്ഞതിൽ നിന്ന് സൈന്യനായകന്മാരാണ് നമസ്കാരത്തിൽ സൈന്യത്തിന് നേതൃത്വം നൽകേണ്ടത് (ഇമാമായിരിക്കേണ്ടത്) എന്നും, യുദ്ധവേളയിൽ പോലും ജമാ-അത്തായിട്ടാണ് നമസ്കരിക്കേണ്ടതെന്നും, ആവശ്യമെന്ന് കാണുമ്പോൾ തുടർന്നു പറഞ്ഞതു പോലെയുള്ള ഭയത്തിന്റെ നമസ്കാരത്തിന് ഏർപ്പാട് ചെയ്യേണ്ടത് സേനാനായകന്മാരാണെന്നും മനസ്സിലാക്കാം. ഭയത്തിന്റെ നമസ്കാരത്തി( ص َ لا َ ة ُ الخ َ و ْ ف ) ന്റെ പ്രധാന വശങ്ങളാണ് അല്ലാഹു ഇവിടെ വിവരിച്ചിരിക്കുന്നത്. അതിന്റെ വിശദീകരണങ്ങൾ നബിയുടെ സുന്നത്തിൽ നിന്നാണ് മനസ്സിലാക്കുവാൻ കഴിയുക. ശത്രുക്കളുമായി യുദ്ധക്കളത്തിൽ വെച്ചു ഏറ്റുമുട്ടലുകൾ നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സ്വീകരിക്കേണ്ടുന്ന രൂപമല്ല ഈ വചന -ങ്ങളിൽ വിവരിച്ചിരിക്കുന്നത്. ഇരുചേരികളും തമ്മിൽ കൂട്ടിമുട്ടി ആയുധ സംഘട്ടനം നടത്തിക്കൊണ്ടിരിക്കുമ്പോൾ സൈന്യത്തെ രേണ്ടാ അധികമോ ഭാഗമാക്കി ഭാഗിച്ചു നി റുത്തി ഓരോ ഭാഗത്തെയും ചേർത്ത് ഓരോ റക്-അത്തായി നമസ്കരിക്കുവാൻ സൗകര്യമുണ്ടായിരിക്കുകയില്ലല്ലോ. അങ്ങിനെയുള്ള ദുർഘട ഘട്ടങ്ങളിൽ - അത് യുദ്ധത്തിൽ വെച്ചായാലും അല്ലെങ്കിലും - ഓരോരുത്തരും അവനവനു സാധിക്കുന്ന പ്രകാരം കാൽനടയായോ വാഹനപ്പുറത്തായോ നടന്നുകൊണ്ടും, റുകൂ-അ് - സുജൂദ് മു തലായവ പൂർത്തിയാക്കാതെയും നമസ്കരിച്ചാൽ മതിയാകുമെന്ന് സൂറത്തുൽ ബക്വറഃ 23 9-ാം വചനത്തിൽ പ്രസ്താവിച്ചിട്ടുള്ളതാണ്. യുദ്ധാവസരത്തിൽ അനുഷ്ഠിക്കേണ്ടുന്ന ص َ لا َ ة ُ الخ َ و ْ ف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്കാരത്തി)ന്റെ രൂപം ഇവിടെ അല്ലാഹു വിവരിച്ചതിന്റെ സാരം ഇതാണ്: സൈന്യത്തെ രണ്ടായി വിഭജിച്ചു ഒരു വിഭാഗത്തെയും കൂട്ടി നബി നമസ്കാരം ആരംഭിക്കുക. സുജൂദ് കഴിഞ്ഞാൽ ആ വിഭാഗക്കാർ പിന്നോട്ടുമാറി ശത്രുക്കളെ അഭിമുഖീകരിച്ചു നിൽക്കുക. അതോടെ മറ്റേ വിഭാഗം മുമ്പോട്ട് വന്ന് അവർ നബിയോടൊപ്പം ഒരു റക്-അത്ത് നമസ്കരിക്കുക. എന്നാൽ ഓരോ വിഭാഗവും നബിയൊന്നിച്ചു എത്ര റക്-അത്ത് നമസ്കരിക്കണം? ബാക്കി റക്-അത്തുകൾ അവർ എങ്ങിനെ പൂർത്തിയാക്കണം? എന്നൊന്നും വിശദീകരിക്കപ്പെട്ടില്ല. എങ്കിലും, നബി യൊന്നിച്ചു ഓരോ വിഭാഗക്കാരും ഓരോ റക്-അത്ത് നമസ്കരിക്കണമെന്നും, ബാക്കിയു ള്ള റക്-അത്തുകൾ സൗകര്യം പോലെ സൈന്യം ഒറ്റയായോ, കൂട്ടായോ, നബിയോടൊപ്പം ഊഴം വെച്ചോ പൂർത്തിയാക്കാമെന്നുമാണ് ഇതിൽനിന്ന് വരുന്നത്. (103) അങ്ങനെ നിങ്ങൾ നിർവ്വഹിച്ചാൽ, ചെയ്തുതീർത്താൽ الص ّ َ لاة َ നമസ്കാരം നിങ്ങൾ ഓർമിക്കുവിൻ, ധ്യാനിക്കുവിൻ ّ اللها - അല്ലാഹുവിനെ നിൽക്കുന്നവരായിട്ട് ഇരിക്കുന്നവരായും നിങ്ങളുടെ പാർശ്വ(-ഭാഗ)-ങ്ങളിലായും എന്നിട്ട് (എനി - അപ്പോൾ) നിങ്ങൾക്ക് സമാധാനമായെങ്കിൽ (മനസ്സൊതുങ്ങിയെങ്കിൽ) അപ്പോൾ നിങ്ങൾ നിലനിറുത്തുവിൻ الص ّ َ لاة َ നമസ്കാരം إ ِ ن ّ َ الص ّ َ لاة َ നിശ്ചയമായും നമസ്കാരം ك َ ان َ ت ْ ആയിരിക്കുന്നു, ആകുന്നു സത്യവിശ്വസികളുടെ മേൽ നിയമം, നിശ്ചയം, നിർബ്ബന്ധം സമയം നിശ്ചയിക്കപ്പെട്ട, നിർണയം ചെയ്യപ്പെട്ടതായ ഹദീഥുകൾ പരിശോധിക്കുമ്പോൾ, ഭയപ്പാടിന്റെ നമസ്കാരം നബി ഒന്നിലധികം രൂപത്തിൽ ചെയ്തിട്ടുള്ളതായി കാണാം. അവയിൽ ചിലതിന് മുൻഗ -ണന നൽകിക്കൊണ്ട് ആ രൂപമാണ് കൂടുതൽ ശരിയായതെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. അതാത് വസരത്തിലെ പരിതഃസ്ഥിതികൾ കണക്കിലെടുത്തുകൊണ്ട് കൂടുതൽ അനുയോജ്യമായ രൂപം ഏതോ അതായിരുന്നു തിരുമേനി സ്വീകരിച്ചിരുന്നതെന്നും, എല്ലായ്പോഴും ഒരു പ്രത്യേക രൂപത്തിൽ മാത്രമായിരുന്നില്ല നബി അത് നടപ്പിൽ വരുത്തിയിരുന്നതെന്നതുമാണ് വാസ്തവം. മുസ്ലിം സൈന്യവും ശത്രുസൈന്യവും എണ്ണത്തിലുള്ള താരതമ്യം, ഇരുകൂട്ടരും നിലകൊള്ളുന്ന സ്ഥാനങ്ങളുടെ പ്രത്യേകത, നിർവ്വഹിക്കപ്പെടുന്ന നമസ്കാരത്തിന്റെ റക്-അത്തുകളുടെ എണ്ണം, സംഘട്ടനങ്ങളുടെ സ്വഭാവം മുതലായവയും, യുദ്ധക്കളത്തിൽ അണികൾ അന്യോന്യം ഏറ്റുമുട്ടി സംഘട്ടനം ആ ഇല്ലേ എന്ന വസ്തുതയുമൊക്കെ കണക്കിലെടുക്കുമ്പോൾ, ഒരേ രൂ പം എല്ലായ്പോഴും പ്രായോഗികമായിരിക്കയില്ലല്ലോ. നബി സ്വീകരിച്ച രൂപങ്ങൾ എല്ലാം തന്നെ, അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയ മൂലരൂപത്തിൽ നിന്നും പാകുന്നില്ലെന്നും, വിശദാംശങ്ങളിൽ മാത്രം സന്ദർഭത്തിനൊത്ത മാറ്റങ്ങൾ സ്വീകരിക്കു -കയാണ് അവിടുന്ന് ചെയ്തിട്ടുള്ളതെന്നും കാണാവുന്നതാകുന്നു. വിശദമായി അറി -യുവാൻ യഥാസ്ഥാനങ്ങളെ അവലംബിക്കേണ്ടതാണ്. ഇതരഗ്രന്ഥങ്ങളിൽ കാണാറുള്ളത് പോലെ. നിയമങ്ങൾ വിവരിക്കുമ്പോൾ അവ മാത്രം വിവരിച്ചുമതിയാക്കുന്ന പതിവ് ക്വുർ-ആൻ സ്വീകരിക്കാറില്ല . നിയമത്തിന് ആസ്പദമായ തത്വങ്ങൾ, അവയിലടങ്ങിയ യുക്തികൾ, അവയുടെ നിർവ്വഹ -ണത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ എന്നിവ കൂടി ചൂണ്ടിക്കാട്ടുക പതിവാകുന്നു . ഈ വചനങ്ങളിൽ ഇതിന് പല ഉദാഹരണങ്ങളും കാണാം. നോക്കുക:- (1) ആദ്യത്തെ വിഭാഗക്കാർ നബി യൊന്നിച്ചു നമസ്കരിക്കണമെന്ന് പറഞ്ഞതോടൊപ്പം അവർ അവരുടെ യുദ്ധായുധങ്ങൾ കയ്യിലെടുക്കണം. എന്ന് ഉപദേശിച്ചിരിക്കുന്നു. നമസ്കാരത്തിലായിതുകൊണ്ട് ആയുധം ധരിച്ചുകൂടാ എന്നുകരുതരുത്. വേണ്ടിവന്നാൽ നമസ്കാരത്തിലും ആക്രമണം നട -ത്തുവാൻ സാധിക്കണം, ആയുധം എടുക്കാതെ നമസ്കാരത്തിന് നിന്നാൽ ശത്രുക്കൾ ആ തക്കം പയോഗപ്പെടുത്തുവാൻ ശ്രമിക്കും എന്നൊക്കെയാണിത് സൂചിപ്പിക്കുന്നത്. (2) രണ്ടാമത്തെ വിഭാഗക്കാർ നമസ്കാരത്തിൽ പ്രവേശിക്കുമ്പോ ഴും ആയുധം കയ്യിലെടുക്കണമെന്ന് വീണ്ടും ഉപദേശിക്കുന്നു. ഒന്നാമത്തെ വിഭാഗ -ത്തെയും കൂട്ടി നബി നമസ്കാരം ആരംഭിക്കുന്നത് ശത്രുക്കൾ മുൻകൂട്ടി പ്രതീക്ഷിക്കുന്നുണ്ടാവാൻ മിക്കവാറും അവകാശമില്ല. നമസ്കാരം ആരംഭിച്ചു കഴിഞ്ഞാൽ, അവർ മുസ്ലിംകളുടെ ചലനങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്ന് തീർച്ചയാണ്. അതുകൊണ്ട് ആയുധങ്ങൾ ധരിച്ചു കൊള്ളണമെന്ന് പറഞ്ഞു മതിയാക്കാതെ, അവർ ജാഗ്രത പാലിക്കുകയും വേണം എന്നുകൂടി ഉണർത്തിയിരിക്കുന്നു. ജാഗ്രത വേണമെന്ന് പറയുവാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുന്നു. അതായത്, ട ആയുധങ്ങളെയും സാധനസാമഗ്രികളെയും കുറിച്ച് നിങ്ങൾ ശ്രദ്ധ വിട്ടാൽ തരക്കേടില്ല - എന്നാലവർക്ക് നിങ്ങളുടെ നേരെ ആഞ്ഞടി നടത്താം - എന്നാണവർ ആഗ്രഹിക്കുന്നത്. സത്യവിശ്വാസികളുടെ നേരെ അല്ലാഹുവിനുള്ള സ്നേഹവും കരു -ണയുമാണ് ഇതെല്ലാം കുറിക്കുന്നത്. (3) എന്നാൽ, വാൾ, കുന്തം, അമ്പ്, അങ്കി മുതലായവ ധരിച്ചുകൊണ്ട് നമസ്കരിക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. നമസ്കാരത്തിൽ ആയുധങ്ങൾ ധരിക്കണമെന്ന് ആവർത്തിച്ചു പറയുമ്പോൾ ഒഴിച്ചുകൂടാത്ത ഒരു നിർബന്ധ കൽപനയാ - ണതെന്ന് തോന്നുവാനും ഇടയുണ്ട്. അതുകൊണ്ട് മഴ, രോഗം മു തലായ വിഷമങ്ങളുള്ളപ്പോൾ ആയുധങ്ങൾ ധരിച്ചുകൊള്ളണമെന്നില്ല എന്ന് പ്രസ്താവിക്കുന്നു. എന്നാലും ശത്രുക്കളെക്കുറിച്ചുള്ള ജാ ഗ്രത കൈവിടരുത്. എന്ന കാര്യം പ്രത്യേകം ഓർമിപ്പിച്ചിരിക്കുന്നു. (4) സത്യവിശ്വാസികളോട് അല്ലാഹുവിന് വളരെ സ്നേഹവും കൃപയുമാണുള്ളത്. അവിശ്വാസികളോട് അങ്ങേ-അറ്റം വെറുപ്പും കോപവുമാണുള്ളത്. എന്നിരിക്കെ, എന്തുകൊണ്ട് അല്ലാഹുവിന് അവിശ്വാസികളെ പരാജയപ്പെടുത്തി തുക്കിക്കൂടാ? എന്ന് ആരും ശങ്കിക്കേണ്ടതില്ല. അല്ലാഹു അവർക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. َّ ن ِ إ َ َّ اللها )-അതെ, ഇഹത്തിൽ അവർ ക്രമേണ നിന്ദ്യമായി പരാജയപ്പെടുകയും, പരത്തിൽ അപമാനകരമായ ശിക്ഷ അനുഭവിക്കേണ്ടി -വരുകയും ചെയ്യും എന്ന് പറഞ്ഞു സത്യവിശ്വാസികളെ സമാധാനിപ്പിക്കുന്നു. (5) പിന്നീട്, മേൽ വിവരിച്ച പ്രകാരം നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞ ശേഷവും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൈവിട്ടുകൂടാ എന്നും, സന്ദ ർഭമനുസരിച്ച് നിന്നോ ഇരുന്നോ കിടന്നോ എങ്ങിനെയായാലും അല്ലാഹുവിനെ ഓർത്തുകൊണ്ടിരിക്കണം الص َّ لاة എന്നും ഉണർത്തിയിരിക്കുന്നു. (6) യുദ്ധം കഴിഞ്ഞു ഭയപ്പാട് നീങ്ങിപ്പോകുകയും, സ്ഥിതി ശാന്തമാകുകയും ചെയ്താൽ പിന്നീട് പതിവ് പ്രകാരം നമസ്കാരം അതിന്റെ മുറപ്ര -കാരം തന്നെ അനുഷ്ഠിച്ചുപോരണം എന്നും പ്രസ്താവിക്കുന്നു. അതായത് ഘടകങ്ങളും നിബന്ധനകളും മര്യാദകളുമെല്ലാം യ ഥാരൂപത്തിൽ നിർവ്വഹിച്ചുകൊണ്ടും തന്നെ ചെയ്തുപോരണമെന്ന്. (7) നമസ്കാരത്തിന്റെ കാര്യം - യുദ്ധത്തിൽ പോലും ഒഴിവില്ലാത്ത -വിധം - ഇത്രയും കർശനമായി പ്രസ്താവിക്കുവാൻ കാരണം, അത് സത്യവിശ്വാസികൾക്ക് ഒഴിവാക്കുവാൻ പാടില്ലാത്തവണ്ണം സമയനിർണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിർബ്ബ ന്ധ നിയമമാണ് ك َ ان َ ت ْ الص َّ لاة َ إ ِ ن َّ ) എന്നും പ്രത്യേകം എടുത്ത് കാണിച്ചിരിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാൽ അനുഷ്ഠാനപരമായി സ്വീകരിക്കേണ്ടു ന്ന കർമങ്ങളിൽ അതിപ്രധാനമായതാണല്ലോ നമസ്കാരം. ഓരോ മുസ്ലിമും വള രെ ഗൗരവപൂർവ്വം ഓർമിച്ചിരിക്കേണ്ടുന്ന ഒരു വാക്യമാണിത്. യുദ്ധത്തിൽ പോലും നമസ്കാരം സമയം തെറ്റിക്കാതെ സാധാരണ നിലയിൽ നിന്ന് കുറെയെ ല്ലാം വിട്ടുവീഴ്ചകൾ അനുവദിച്ചുകൊണ്ടാണെങ്കിലും ജമാ-അത്തായിത്തന്നെ അത് പറഞ്ഞതിനെത്തുടർന്നാണ് ഈ വാക്യം അല്ലാഹു പറഞ്ഞിട്ടുള്ളതെന്നുകൂടി ഓർക്കേണ്ടതുണ്ട്. ഇബ്നു മസ്-ഊദ്(-റ) പറയുകയാണ്: "കർമങ്ങളിൽ വെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?' എന്ന് ഞാൻ നബി തിരുമേനിയോട് ചോദിച്ചു: തിരുമേനി പറഞ്ഞു: "നമസ്കാരം അതിന്റെ സമയത്തിന് നമസ്കരിക്കലാണ്.' ഞാൻ
4:104وَلَا تَهِنُواْ فِي ٱبۡتِغَآءِ ٱلۡقَوۡمِۖ إِن تَكُونُواْ تَأۡلَمُونَ فَإِنَّهُمۡ يَأۡلَمُونَ كَمَا تَأۡلَمُونَۖ وَتَرۡجُونَ مِنَ ٱللَّهِ مَا لَا يَرۡجُونَۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
(104) (ആ) ജനതയെ തേടിപ്പിടിക്കുന്നതിൽ നിങ്ങൾ ബലഹീനരാകരുത്. നിങ്ങൾ വേദന-അനുഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, നിങ്ങൾ വേദന അനുഭവിക്കുന്നതുപോലെ നിശ്ചയമായും അവരും വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. (കൂടാതെ) അവർ പ്രതീ--ക്ഷിക്കുന്നില്ലാത്ത (ചില)ത് അല്ലാഹുവിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (104) നിങ്ങൾ ദുർബ്ബലരാകരുത് അന്വേഷി(ച്ചുപിടി)-ക്കുന്നതിൽ (ആ)-ജനതയെ നിങ്ങളാകുന്നുവെങ്കിൽ നിങ്ങൾ വേദനപ്പെടുന്നു(-വേദന അനുഭവിക്കുന്നു) എന്നാൽ നിശ്ചയമായും അവർ അവർ വേദന അനുഭവിക്കുന്നു. അവർക്ക് വേദനയുണ്ടാകുന്നു നിങ്ങൾ വേദനപ്പെടുന്ന (അനുഭവിക്കുന്ന)-തുപോലെ നിങ്ങൾ പ്രതീക്ഷിക്കുക (അഭിലഷിക്കുക)യും ചെയ്യുന്നു َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് അവർ പ്രതീക്ഷിക്കാത്തത് االله അല്ലാഹുവാകുന്നു അറിയുന്നവൻ അഗാധജ്ഞാനി, യുക്തിമാൻ സത്യദീനിനെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയ മുശ്രിക്കുകളാകുന്ന ശത്രുക്കൾ യുദ്ധകാഹളം മുഴക്കുമ്പോൾ അവരെ നേരിട്ടാൽ മാത്രം പോരാ , അവരെ കഴിയുന്നത്ര തേടിപ്പിടിച്ചു നശിപ്പിക്കുവാൻ ശ്രമിക്കേണ്ടതുമുണ്ട്. അതിൽ ഭീരുത്വമോ, ദൗർബ്ബചോദിച്ചു: "പിന്നെ ഏതാണ്?' തിരുമേനി പറഞ്ഞു: "മാതാപിതാക്കൾക്ക് നന്മ ചെയ്യലാണ്.' ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?' അവിടുന്ന് പറഞ്ഞു: "അല്ലാ -ഹുവിന്റെ മാർഗത്തിൽ സമരം ചെയ്യലാണ്.' ഇബ്നു മസ്-ഊദ്(-റ) പറയുകയാ ണ്: "ഇക്കാര്യങ്ങൾ എനിക്ക് അവിടുന്ന് പറഞ്ഞുതന്നു. ഞാൻ കൂടുതൽ ചോദിച്ചിരുന്നുവെങ്കിൽ തിരുമേനി എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു.' (ബു; മു.) ജാബിർ (റ) പറ -യുന്നു: റസൂൽ പറഞ്ഞു: "ഒരടിയാന്റെയും കുഫ്റിന്റെയും ന്റയും) ഇടക്കുള്ളത് നമസ്കാരം ഉപേക്ഷിക്കലാണ്.' (മു). ഇസ്ലാമിനും കുഫ്റിനും ഇടക്കുള്ള അതിരു വരമ്പാണ് നമസ്കാരം. അഥവാ അത് ഉപേക്ഷിക്കുന്നത് കുഫ്റാണെന്ന് സാരം. ബുറൈദ(-റ) പറയുന്നു: "റസൂൽ പറഞ്ഞു: നമ്മുടെയും അവരുടെയും (മറ്റുള്ളവരുടെയും) ഇടക്കുള്ള ഉടമ്പടി നമസ്കാരമാകുന്നു. ആർ അത് വാ അവൻ അവിശ്വാസിയായി.' (അ; തി; ന; ജ.) അബ്ദുല്ലാഹിബ്നു ശക്വീക്വ് ( റ) പറയുന്നു: "കർമങ്ങളിൽപെട്ട യാതൊന്നും തന്നെ ഉപേക്ഷിക്കുന്നത് കുഫ്റാണെന്ന് നബി യുടെ സഹാബികൾ അഭിപ്രായപ്പെട്ടിരുന്നില്ല - നമസ്കാരം അല്ലാതെ.' ( തി.) ല്യമോ നിങ്ങൾക്കുണ്ടാവാൻ പാടില്ല. ക്ഷമയോടും, വീറോടും കൂടി അതിൽ നിങ്ങൾ ബദ്ധശ്രദ്ധരായിരിക്കണം. അവരെ നേരിടുന്നതുമൂലം നിങ്ങൾക്ക് പല കഷ്ടനഷ്ടങ്ങളും പരിക്കുകളുമൊക്കെ അനുഭവപ്പെടുന്നുണ്ടാകും. അതി ന്റെ പേരിൽ നിങ്ങൾ പിന്നോക്കം നിന്നുകൂടാ. നിങ്ങളെപ്പോലെത്തന്നെ അവർക്കും അതൊക്കെ നിങ്ങൾ ഓർക്കണം. എന്നാൽ, അവർക്കില്ലാത്ത ഒരു ശഷത നിങ്ങൾക്കുണ്ട്. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കൽനിന്നുള്ള പല അനുഗ്രഹങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് നിങ്ങൾ. അവർക്ക് ആ പ്ര തീക്ഷയില്ല. ആ നിലക്ക് അവരെക്കാൾ ക്ഷമയും, ചൊടിയും, ചുണയും നിങ്ങൾക്കുണ്ടായിരിക്കേണ്ടതുണ്ടല്ലോ എന്ന് താൽപര്യം. വിഭാഗം - 16 അൻസ്വാരികളിലും യഹൂദികളിലും പെട്ട ചിലർക്കിടയിൽ നടന്നതും താഴെ വിവരിക്കുന്നതുമായ ഒരു സംഭവത്തെ പരാമർശിച്ചുകൊണ്ടുള്ളവയാണ് തുടർന്നുള്ള ഏതാനും വചനങ്ങൾ. എന്നാലും അവയിലടങ്ങിയ ഓരോ വാക്യവും, ആശയവും ഓരോ മുസ്ലിമും ഓർമിച്ചിരിക്കേണ്ടുന്ന പാഠങ്ങളാകുന്നു. ചുരുക്കിയും, വിസ്തരിച്ചും കൊണ്ട് പല മാർഗങ്ങളിൽ കൂടി പല മഹാന്മാരും ഉദ്ധരിച്ചതും, ഈ വചനങ്ങളുടെ അവതരണ ഹേതുവായി മിക്ക ക്വുർ-ആൻ വ്യാഖ്യാതാക്കളും എണ്ണിവരുന്നതുമായ ആ സംഭവത്തിന്റെ സ്വഭാവം ചുരുക്കത്തിൽ ഇപ്രകാരമാകുന്നു:-- നബി ഒന്നിച്ചുണ്ടായിരുന്ന ഒരു പടയെടുപ്പിൽ അൻസ്വാരികളി ൽപെട്ട ക്വത്താദത്തുബ്നുനു-അ്മാനും, അദ്ദേഹത്തിന്റെ പിതൃവ്യൻ രിഫാ-അത്തും (റ) പ ങ്കെടുത്തിരുന്നു. അവരിൽ ഒരാളുടെ (രിഫാ-അത്തിന്റെ) പടയങ്കി കളവുപോയി. ഒരു അൻസ്വാരി ഗോത്രമായ ബനൂള്വഫ്ർ കാരനായ ഉബൈരിക്വി )ന്റെ മക്കൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വീട്ടുകാരെ സംബന്ധിച്ച് സംശയം ഉളവായി. അതനുസരിച്ച് അങ്കിയുടെ ഉടമസ്ഥൻ നബിയുടെ അടുക്കൽചെന്ന് ഉബൈരിക്വിന്റെ മകൻ എന്റെ അങ്കി മോഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. ചില രിവായത്തുകളിൽ ഇയാളുടെ പേർ ബശീർ എന്നാണെന്നും, ഇയാൾ ഒരു കപട വിശ്വാസിയും മുസ്ലിംകൾക്കെതിരിൽ കവിതകൾ പ്രചരിപ്പിക്കുന്നവനുമായിരുന്നുവെന്നും വന്നിട്ടുണ്ട്. ഏതായാലും യഥാർഥ മോഷ്ടാവ് വിവരം അറിഞ്ഞപ്പോൾ, അങ്കിയെടുത്ത് രാത്രി സമയത്ത് സൈദുബ്നുസ്സമീൻ എന്ന ഒരു യഹൂദിയുടെ വീട്ടിൽ കൊണ്ടുപോയിവെ -ച്ചു. (കുറച്ചു ഭക്ഷണസാധനങ്ങളും ആ അങ്കിയും കൂടി അയാളുടെ പക്കൽ സൂക്ഷിക്കുവാൻ ൽപിക്കുകയാണ് ചെയ്തതെന്നും, കൊണ്ട് പോകുമ്പോൾ ഭക്ഷണസാധനം ചാക്കിൽ നിന്ന് വഴിനീളെ ചോർന്നു പോയിരുന്ന അടയാളം കാണാമായിരുന്നുമെന്നും പറയപ്പെടുന്നു.) മോഷ്ടാവ് ആ വിവരം തന്റെ കുടുംബത്തിൽ ചിലരെ അറിയിച്ചു. അവർ റസൂൽ തിരുമേനിയുടെ അടുക്കൽചെന്ന് തങ്ങളുടെ സ്നേഹിതൻ (ത്വ-അ്മത്ത് അല്ലെങ്കിൽ ബശീർ) നിരപരാധിയാണെന്നും, യഥാർഥത്തിൽ അങ്കിമോഷ്ടി -ച്ചവൻ ആ യഹൂദനാണെന്നും, കളവ് മുതൽ അവന്റെ അടുക്കൽ നിന്ന് അറിയിച്ചു. തങ്ങളുടെ സ്നേഹിതൻ ഒരു മുസ്ലിമും, മോഷ്ടിച്ചവൻ വഞ്ചക -നായ ഒരു യഹൂദനുമാകയാൽ, സ്നേഹിതന്റെ നിരപരാധിത്വം പരസ്യമായി പ്രഖ്യാപിക്കണമെന്നും അവനുവേണ്ടി തിരുമേനി വാദിക്കണമെന്നും അവർ അപേക്ഷിച്ചു. യഹൂ -ദൻ അവന്റെ നിരപരാധിത്വവും, സംഭവത്തിന്റെ യഥാർഥവും വിവരിക്കുകയും തനിക്കുള്ള തെളിവുകൾ സമർപ്പിക്കുകയും ചെയ്തു. കളവ് മുതൽ അവന്റെ പക്കൽ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരിൽ സമർപ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി തള്ളിക്കളയുകയും, ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി. യഹൂദന്റെ വീട്ടിൽ നിന്ന് കളവ് മുതൽ കെണ്ടടുക്കുന്നതിന് മുമ്പ് ക്വത്താദയെയും, അദ്ദേഹത്തിന്റെ പിതൃവ്യൻ രിഫാ-അത്തിനെയും സംബന്ധിച്ച് വർ - ഇബ്നു ഉബൈരിക്വിന്റെ കൂട്ടർ - നബി യുടെ അടുക്കൽ ആക്ഷേപം സമർപ്പിച്ചിരുന്നു. മുസ്ലിംകളായ തങ്ങളുടെ വീട്ടുകാരെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ വർ കളവു കേസ്സു ചുമത്തിയെന്നായിരുന്നു ആക്ഷേപം. ക്വത്താദ(-റ) പറയുകയാണ്: ഞാൻ റസൂൽ തിരുമേനിയുടെ അടുക്കൽ ചെന്നു സംസാരിച്ചു. അപ്പോൾ, തെളിവും രേഖയും കൂടാതെ നല്ല ആളുകളായ ഒരു മുസ്ലിം കുടുംബത്തിന്റെ മേൽ കളവ് ചുമത്തുകയാണ് താൻ ചെയ്യുന്നതെന്ന് തിരുമേനി എന്നോട് പറഞ്ഞു. അയ്യോ! അത് പറയേണ്ടിയിരുന്നില്ലെന്ന് ഖേദിച്ചുകൊണ്ടാണ് ഞാൻ മടങ്ങിപ്പോന്നത്. എന്റെ പിതൃവ്യൻ രിഫാ-അത്ത്(-റ) വന്ന് എന്നോട് വിവരം ചോദിച്ചു. നബി പറഞ്ഞ മറുപടി കേട്ടപ്പോൾ അദ്ദേഹം (വ്യസനത്തോടെ)-പറഞ്ഞു: الله المستعان (അല്ലാഹുവിനോടാണ് സഹായം തേടുവാനുള്ളത്.) പിന്നീട് അധികം താമസമുണ്ടായില്ല. വരെയുള്ള (105 മുതൽ 114 കൂടി) വചനങ്ങൾ അവതരിച്ചു . ഈ വചനങ്ങൾ അവതരിച്ചപ്പോൾ, തിരുമേനി ആ ആയുധം (-അങ്കി) രിഫാ-അത്തിന് ഏൽപിച്ചു കൊടുത്തു. ക്വത്താദ(-റ) പറയുകയാണ്: ഞാൻ പിതൃവ്യന്റെ അടുക്കൽ -അദ്ദേഹം വയസ്സ് ചെന്ന് കണ്ണിന് കാഴ്ച ഇല്ലാതായിട്ടുണ്ടായിരുന്നു - ആയുധവും കൊണ്ട് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: "സഹോദരപുത്രാ! അത് അല്ലാഹുവി ന്റെ മാർഗത്തിലേക്ക് സംഭാവനയാണ്' അദ്ദേഹത്തിന്റെ ഇസ്ലാമിൽ കലർപ്പുകൂടി ഞാൻ മുമ്പ് ധരിച്ചിരുന്നത്. ഇപ്പോൾ എനിക്ക് ബോധ്യപ്പെട്ടു: ദ്ദേഹത്തിന്റെ-ഇസ്ലാം ശരിയായ ഇസ്ലാം തന്നെയായിരുന്നുവെന്ന്. ഈ ക്വുർ-ആൻ വച -നങ്ങൾ അവതരിച്ചപ്പോൾ ഉബൈരിക്വിന്റെ മകൻ (യഥാർഥ മോഷ്ടാവ്) മുശ്രിക്കുകളുടെ കൂട്ടത്തിൽ ചേർന്നു. അപ്പോൾ അല്ലാഹു الر ّ َ س ُ ول َ മുതൽ لالا ض َ لَّ ف َ ق َ د ْ വരെയുള്ള (115, 116) വചനങ്ങൾ അവതരിപ്പിച്ചു. ഇതാണ് സംഭവം. സയ്യിദുക്വുത്ത്ബ്(-റ) ചൂണ്ടിക്കാട്ടിയതുപോലെ, ക്വുർ-ആൻ ല്ലാഹുവിന്റെ വചനമാണെന്നുള്ളതിന് മറ്റ് തെളിവുകളില്ലെങ്കിൽപോലും മനസ്സി -രുത്തി ചിന്തിക്കുന്ന നിഷ്പക്ഷ ബുദ്ധികൾക്ക് ആ യാഥാർഥ്യം സ്വയം ബോധ്യപ്പെടുവാൻ മതിയായതാണ് ഈ വചനങ്ങൾ. ഒരു സംഭവത്തിന്റെ യഥാർഥരൂപം വെളിപ്പെടുത്തുമാറുള്ള തെളിവുകൾ ഇല്ലാതിരിക്കുകയും, അതിന് എതിരായ തെളിവുകൾ ഉണ്ടാ -യിരിക്കുകയും ചെയ്യുമ്പോൾ, ആ സംഭവത്തിന്റെ ചുരുളുകളിൽ അജ്ഞാതമായി കിടപ്പുള്ള ഗൂഢരഹസ്യങ്ങളെ - സംഭവത്തിന്റെ പുതുമ നശിക്കും മുമ്പ് തന്നെ - കലവറകൂടാതെ ഈ വചനങ്ങൾ തുറന്ന് കാട്ടുന്നു. ഇത് അദൃശ്യജ്ഞാനിയായ അല്ലാഹുവിൽ നിന്നായിരിക്കുവാനേ നിവൃത്തിയുള്ളൂ. ക്വുർ-ആന്റെ ആക്ഷേപങ്ങൾക്ക് മറ്റേതൊരു സമുദായ -ത്തെക്കാളും ഇരയായ ഒരു സമുദായമാണ് യഹൂദികൾ. മദീനായിലെ യഹൂദി -കൾ വിശേഷിച്ചും. എന്നിട്ടുപോലും ആ യഹൂദന്റെ നിരപരാധിത്വവും, അതോടുകൂടി അൻസ്വാരികളായ സ്വഹാബികളുടെ കൂട്ടത്തിൽപെട്ട ചില വ്യക്തികളുടെ കാപട്യവും, വഞ്ച -നയും ഈ വചനങ്ങ-
4:105–108إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ لِتَحۡكُمَ بَيۡنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُۚ وَلَا تَكُن لِّلۡخَآئِنِينَ خَصِيمٗا
وَٱسۡتَغۡفِرِ ٱللَّهَۖ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
وَلَا تُجَٰدِلۡ عَنِ ٱلَّذِينَ يَخۡتَانُونَ أَنفُسَهُمۡۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمٗا
Passage continues through verse 4:108.
(105) (നബിയേ) നിശ്ചയമായും, നാം നിനക്ക് യഥാർഥ (മുറ) പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്ക് കാണിച്ചുതന്ന പ്രകാരം നീ മനുഷ്യർക്കിടയിൽ വിധി കൽപിക്കുവാൻ വേണ്ടി. നീ വഞ്ചകന്മാർക്ക് വേണ്ടി (കക്ഷിപിടിച്ച്)-വാദിക്കുന്നവനാവരുത്. (106) അല്ലാഹുവിനോട് നീ പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (107) തങ്ങളുടെ സ്വന്തങ്ങളോട് (തന്നെ) വഞ്ചന പ്രവർത്തിക്കുന്നവർക്ക് വേണ്ടി നീ തർക്കം നടത്തുകയും ചെയ്യരുത്. നിശ്ചയമായും മഹാവഞ്ചകനും മഹാപാപിയുമായവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (108) അവർ മനുഷ്യരിൽ നിന്നും മറച്ചു വെക്കുന്നു; അല്ലാഹുവിൽ നിന്ന് മറച്ചുവെക്കുന്നുമില്ല; അവൻ തൃപ്തിപ്പെടാത്തതായ വാക്കുകൾ (പറയുവാൻ) അവർ (ഗൂഢമായി) രാത്രി പരിപാടിയിടുമ്പോൾ, അവൻ അവരുടെ കൂടെയുണ്ട്താനും. (എന്നിട്ടും!) അല്ലാഹു, അവർ പ്രവർത്തിക്കുന്നതിനെ വലയം ചെയ്യുന്ന ധ സൂക്ഷ്മമായി അറിയുന്ന പ വനുമാകുന്നു. (105) നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു നിനക്ക്, നിന്നിലേക്ക് (വേദ) ഗ്രന്ഥം യഥാർഥ (മുറ - കാര്യ) പ്രകാരം ളിൽ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്ര ശക്തി യുക്തമാ യ ഭാഷയിൽ -സ്ഥിതിഗതികളുടെ മുക്കും മൂലയും അണപ്പിച്ചുകൊണ്ടും, അതോടൊ പ്പം നബി യെ സംബന്ധിച്ച് പോലും ആക്ഷേപ സ്വരത്തിലുള്ള വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടും - വിശദമായ ഒരു പ്രസ്താവന ഇറക്കുവാൻ എല്ലാം സൂക്ഷ്മമായറിയുന്ന അല്ലാഹുവിങ്കൽ നിന്നല്ലാതെ സാധ്യതയില്ലതന്നെ. എനി, അല്ലാഹുവിന്റെ പ്രസ്താവനകൾ ശ്രദ്ധിക്കുക:- ബാഹ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, യഥാർത്ഥ മോഷ്ടാ -വായ ഉബൈരിക്വിന്റെ മകനെ(-ത്വ-അ്മത്തിനെ, അല്ലെങ്കിൽ ബഷീറിനെ) നിര -പരാധിയായി നബി പ്രഖ്യാപിച്ചതും, അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും നിയമ ദൃഷ്ട്യാ ഒരു തെറ്റല്ല. ബാഹ്യമായ തെളിവുകൾക്കനുസരിച്ച് വിധി കൽപിക്കുവാനേ മനുഷ്യർക്ക് നിവൃത്തിയുള്ളൂ. അദൃശ്യ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ ആർക്കും അറിയുകയില്ലല്ലോ. നബി യും ഇതിൽ നിന്ന് ഒഴിവല്ല. അതുകൊണ്ടാണ് ഒരു സംഭവത്തിൽ ന ബി ഇങ്ങിനെ പറഞ്ഞത്: "അറിഞ്ഞേക്കുക: ഞാൻ ഒരു മനുഷ്യൻ തന്നെയാണ്. ഞാൻ കേൾക്കുന്നതനുസരിച്ചേ ഞാൻ വിധികൽപിക്കുകയുള്ളൂ. നിങ്ങളി ൽ ചിലർ, ചിലരെക്കാൾ തന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ടായിരിക്കും. അങ്ങനെ, വനു ഞാൻ ഗുണമായി വിധിച്ചു കൊടുത്തേക്കുകയും ചെയ്യും. ഒരു ന്റ(-യഥാർഥ) അവകാശം ഞാൻ (വേറെ) ആർക്കെങ്കിലും വിധിച്ചു കൊടുത്താൽ (യഥാർത്ഥത്തിൽ ) അത്, നരകത്തിൽ നിന്നുള്ള ഒരു കഷ്ണമായിരിക്കും. അതവൻ ഏറ്റെടുക്കുകേ യാ, ഉപേക്ഷിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ.' (ബു; മു.) എന്നിരുന്നാലും നബി തിരുമേനിയുടെ ഉന്നത നിലപാടിനെ അപേക്ഷിച്ച് സംഭവത്തിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ച് തിരുമേനി കുറേ കൂടി സൂ ക്ഷ്മാന്വേഷണം നടത്തേണ്ടതുണ്ടായിരുന്നുവെന്നുള്ള സൂചനയാണ് ت َ ك ُ ن ْ الخ و َ لا (നീ വഞ്ചകൻമാർക്ക് വേണ്ടി നീ വിധി കൽപിക്കുവാൻ വേണ്ടി الن മനുഷ്യർക്കിടയിൽ നിനക്കുകാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം) ُ َّ اللها അല്ലാഹു ആകരുത്, ആകുകയും അരുത് ചതിക്കുന്നവർക്ക്, വഞ്ചകന്മാർക്ക് വേണ്ടി വാദിക്കുന്നവൻ, കക്ഷി വാദം ചെയ്യുന്നവൻ (106) പൊറുതി (പാപമോചനം) തേടുകയും ചെയ്യുക َ َّ اللها അല്ലാഹുവിനോട് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു വളരെ പൊറുക്കുന്നവൻ കരുണാനിധി, കരുണയുള്ളവൻ (107) തർക്കം നടത്തുകയും ചെയ്യരുത് യാതൊരു കൂട്ടരെപ്പറ്റി, യാതൊരുവർക്ക് വേണ്ടി വഞ്ചന പ്രവർത്തിക്കുന്ന തങ്ങളുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്) തങ്ങളോടുതന്നെ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കയില്ല ആയവരെ(-വനെ) വലിയ(-മഹാ) വഞ്ചകൻ വലിയ(-മഹാ) പാപി (108) അവർ മറച്ചുവെക്കുന്നു, മറക്കുവാൻ ശ്രമിക്കുന്നു الن മനുഷ്യരിൽ നിന്ന്, മനുഷ്യരെ സംബന്ധിച്ച് അവർ മറച്ചു വെക്കുന്നുമില്ല َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് و َ ه ُ و َ അവനാകട്ടെ, അവനോ م َ ع َ ُ ْ അവരുടെ കൂടെ ഉണ്ട്(-താനും) അവർ രാപ്പരിപാടി നടത്തുമ്പോൾ (രാത്രി നടത്തുന്ന സന്ദർഭം) അവൻ തൃപ്തിപ്പെടാത്തത് വാക്കിൽ (വാക്കുകളിൽ) നിന്ന്, വാക്കാകുന്ന االله അല്ലാഹു ആകുന്നുതാനും അവർ പ്രവർത്തിക്കുന്നതിനെ(-പ്പറ്റി) വലയം ചെയ്യുന്ന (മുഴുവൻ - സൂക്ഷ്മമായി അറിയുന്ന)-വൻ വാദിക്കുന്നവനാവരുത്) എന്നും (സ്വന്തങ്ങളോട് തന്നെ വഞ്ചന പ്രവർത്തിക്കുന്നവർക്കുവേണ്ടി നീ തർക്കം നടത്തരുത്)-എന്നുമുള്ള വാക്യങ്ങളിൽ കാണുന്നത്. പാപമോചനം തേടുവാൻ കൽപിച്ചതു ക്വത്താദത്ത് തെളിവും രേഖയും കൂടാതെ ഒരു മുസ്ലിം കുടുംബത്തിന്റെ പേരിൽ കളവ് ആരോപിക്കുകയാണ് താൻ ചെയ്യുന്നതെന്ന് നബി പറഞ്ഞതിനെ ഉദ്ദേശിച്ചാണെന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. ബാഹ്യാവസ്ഥയനസരിച്ച് ഉബൈരിക്വിന്റെ മകനെ കുറ്റത്തിൽ നിന്നു ഒഴിവാക്കുവാൻ ശ്രമിച്ചതിനെ ഉദ്ദേശിച്ചാണ് പാപമോചനം തേടുവാ ൻ കൽപിച്ചതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രണ്ടിനെയും ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട് താനും. ! ഏതായാലും, നബിയുടെ ഉന്നത പദവിയനുസരിച്ച് കുറേ കൂടി സൂക്ഷ്മാന്വേഷണം നടത്തേണ്ടതുണ്ടായിരുന്നുവെന്നു മാത്രമേ തിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതുള്ളൂ. അഥവാ നബി ഒരു പാപം ചെയ്തുവെന്ന് ഇതിന് അർഥമില്ല. നബിമാർ പാപമോചനം തേടുന്നതും, അവരോട് പാപമോചനം തേടുവാൻ അല്ലാഹു കൽപിക്കുന്നതും, അവരുടെ ചില പ്രവൃത്തികളെപ്പറ്റി ആ കേ്ഷപ രൂപത്തിൽ സംസാരിക്കുന്നതും അവർ പാപം ചെയ്തതുകൊണ്ടല്ലെന്നും, നബി -മാർ പാപങ്ങളിൽ നിന്ന് രക്ഷിക്കപ്പെട്ടവരാണെന്ന അംഗീകൃത തത്വത്തിന് അതൊന്നും വിരുദ്ധമല്ലെന്നും, അവരുടെ മഹത്തായ നിലപാടിന് അനുയോജ്യമല്ലാത്ത നിസ്സാരങ്ങളായ വല്ല പാകപ്പിഴവുകളെയും മുൻനിറുത്തിയാണതെന്നും മനസ്സിലാക്കേണ്ടതാകുന്നു. കൂടാതെ, അവരുടെ അനുയായികളായ സത്യവിശ്വാസികൾക്ക് അത് ഒരു പാഠ വും കൂടിയാണല്ലോ. വഞ്ചകന്മാർ, സ്വയം വഞ്ചിച്ചവർ, മഹാവഞ്ചകരും പാപികളുമായവർ എന്നൊക്കെ വിശേഷിപ്പിച്ചത് മേലുദ്ധരിച്ച സംഭവത്തെ സംബന്ധിച്ചിടത്തോളം ഉബൈരിക്വിന്റെ മകനെയും അവന്റെ ആൾക്കാരെയും ഉദ്ദേശിച്ചാകുന്നുവെങ്കിലും, ത്തരം വഞ്ചനകളും കൃത്രിമ സൂത്രങ്ങളും നടത്തുന്ന എല്ലാവരെയും ഉൾപെടുത്തുന്ന വിധ -ത്തിലാണ് ആ വാക്കുകൾ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അവതരണഹേതു പ്രത്യേകമായിരുന്നാലും ആയത്തിന്റെ വിധി പൊതുവാണെന്നുള്ളത് ഒരു അംഗീകൃത ത ത്വമാണ്. അതുകൊണ്ടാണ് ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ കഥാനായകന്മാരുടെ പേ ർ വെളിപ്പെടുത്താതെ, അവരെ ഗുണദോഷിക്കുന്ന വിശേഷണങ്ങൾ പറഞ്ഞു അല്ലാഹു മതിയാക്കുന്നതും. ക്വുർ-ആന്റെ നിയമം എല്ലാ കാലത്തുള്ളവർക്കും വേണ്ടിയുള്ളതാ -ണല്ലോ. അവരവരുടെ പ്രവർത്തന ഫലം അവരവർ തന്നെ തങ്ങളോടുതന്നെ വഞ്ചന നടത്തുന്നവർ എന്നുകൂടി വഞ്ചകൻമാരെപ്പറ്റി പ്രസ്താ -വിച്ചിരിക്കുന്നത്. കളവു മുതൽ യഹൂദന്റെ വീട്ടിൽ കൊണ്ടുപോയി വെക്കുവാനും , വേണ്ടിവരുമ്പോൾ അവനെ കുറ്റക്കാരനാക്കി ഒഴിഞ്ഞു മാറുവാനും രാത്രിയിൽ ഗൂഢാലോചന നടത്തി പരിപാടിയിട്ടതിനെപ്പറ്റിയാണ് അവർ രാപ്പരിപാടി നടത്തിയെന്നും, അവർ മനുഷ്യരിൽനിന്ന് മറച്ചു വെച്ച് - അല്ലാഹുവിൽ നിന്ന് മറച്ചുവെച്ചതുമില്ല - എന്നും 108-ാം വചനത്തിൽ പ്രസ്താവിച്ചത്. നബിയുടെ അടുക്കൽ കേസ്സ് എത്തുന്നതിന് മുമ്പ് ലബീദ് എന്ന് പേരായ ഒരാളുടെ പേരിൽ ആ കളവ് ചുമത്തുവാൻ അവർ ഒരു ശ്രമം നടത്തുകയുണ്ടായെന്നും, ലബീദ് അതുകേട്ട് ക്ഷോഭിച്ചപ്പോൾ അതിൽ നിന്ന് അവർ ഒഴിഞ്ഞുമാറിയെന്നും ഈ സംഭവത്തിന്റെ ഒരു രിവായത്തിൽ വന്നിട്ടുണ്ട്. ഇതിൽ നിന്നെല്ലാം അല്ലാഹു അവരെപ്പറ്റി വിശേഷിപ്പിച്ചു പറഞ്ഞതിന്റെ താൽപര്യം വ്യക്തമാണല്ലോ.
4:109–112هَـٰٓأَنتُمۡ هَـٰٓؤُلَآءِ جَٰدَلۡتُمۡ عَنۡهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا فَمَن يُجَٰدِلُ ٱللَّهَ عَنۡهُمۡ يَوۡمَ ٱلۡقِيَٰمَةِ أَم مَّن يَكُونُ عَلَيۡهِمۡ وَكِيلٗا
وَمَن يَعۡمَلۡ سُوٓءًا أَوۡ يَظۡلِمۡ نَفۡسَهُۥ ثُمَّ يَسۡتَغۡفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورٗا رَّحِيمٗا
وَمَن يَكۡسِبۡ إِثۡمٗا فَإِنَّمَا يَكۡسِبُهُۥ عَلَىٰ نَفۡسِهِۦۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
Passage continues through verse 4:112.
(109) ഹാ! നിങ്ങൾ (ഇതാ) ഇങ്ങിനെയുള്ള കൂട്ടരാണ്; ഐഹിക ജീവിതത്തിൽ അവർക്ക് വേണ്ടി നിങ്ങൾ തർക്കം നടത്തി. എന്നാൽ, ക്വിയാമത്തുനാളിൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് ആരാണ് തർക്കം നടത്തുക?! അല്ലാത്ത പക്ഷം, ആരാണ് അവരുടെമേൽ (ബാധ്യത) ഏറ്റെടുക്കുന്നവനായിരിക്കുക?! (110) ആരെങ്കിലും വല്ല തിന്മയും പ്രവർത്തിക്കുകയോ തന്നോടുതന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്യുകയും, പിന്നീടവൻ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നതായാൽ, അവൻ അല്ലാഹുവിനെ വളരെ പൊറുക്കുന്നവനായും, കരുണാനിധിയായും കണ്ടെത്തുന്നതാണ്. (111) ആരെങ്കിലും ഒരു കുറ്റം സമ്പാദിച്ചു (പ്രവർത്തിച്ചു) വെക്കുന്നപക്ഷം അതു തനിക്കുതന്നെ എതിരായിട്ടത്രെ അവൻ സമ്പാദിക്കുന്നത്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (112) ആരെങ്കിലും വല്ല തെറ്റോ, കുറ്റമോ സമ്പാദി (പ്രവർത്തി) -ക്കുകയും പിന്നീട് അതിനെപ്പറ്റി ഒരു നിരപരാധിയെ ധ നിരപരാധിയുടെ മേൽ പ ആരോപിക്കുകയും ചെയ്യുന്ന പക്ഷം, തീർച്ചയായും, അവൻ കള്ളാരോപണവും, സ്പഷ്ടമായ കുറ്റവും പേറിപ്പോയി. (109) (ഹേ) നിങ്ങൾ ه َ ؤ ُ لاء ِ (ഇങ്ങിനെയുള്ള) ഇക്കൂട്ടരാണ് നിങ്ങൾ തർക്കം നടത്തി അവരെക്കുറിച്ച് (അവർക്കുവേണ്ടി) ജീവിത- ത്തിൽ ദുൻയാവിന്റെ, ഐഹിക എന്നാൽ ആർ തർക്കം നടത്തും, തർക്കിക്കുന്നവൻ ആർ َ َّ اللها അല്ലാഹുവിനോട് അവർക്കുവേണ്ടി, അവരെപ്പറ്റി ക്വിയാമത്തു നാളിൽ അതല്ലെങ്കിൽ (അഥവാ) ആരാണ് ي َ ك ُ ون ُ ആയിരിക്കുക അവർക്ക്, അവരുടെ മേൽ و َ ك ِ يلا കാര്യം ഏൽപിക്കപ്പെടുന്നവൻ, വക്കീൽ, ഭാരവാഹി, ഏൽക്കുന്നവൻ. (110) ആരെങ്കിലും (വല്ലവരും, ആർ, യാതൊരുവൻ) പ്രവർത്തിക്കുന്നതായാൽ س ُ وء ً ا ഒരുതിന്മ, വല്ല തിന്മയും അല്ലെങ്കിൽ അക്രമം ചെയ്താൽ തന്റെ സ്വന്തത്തോട്, തന്നോടുതന്നെ َ ّ ُ പിന്നെ, അനന്തരം അവൻ പാപമോചനം തേടിയാൽ َ َّ اللها -അല്ലാഹുവിനോട് اللها അല്ലാഹുവിനെ അവൻ കെണ്ടത്തും വളരെ പൊറുക്കുന്നവനായി കരുണാനിധിയായി വല്ലവനും സമ്പാദിച്ചാൽ, ചെയ്തുവെക്കുന്ന പക്ഷം ഒരു കുറ്റം, വല്ല പാപവും എന്നാലവൻ അതു സമ്പാദിക്കുക(-പ്രവർത്തിക്കുക)-തന്നെ ചെയ്യുന്നു തന്റെ സ്വന്തം പേരിൽ(-ബാധ്യതയായി), തനിക്കെതിരെ االله അല്ലാഹു ആകുന്നു (എല്ലാം) അറിയുന്നവൻ അഗാധജ്ഞൻ, വിജ്ഞാനി, യുക്തിമാൻ (112) വല്ലവനും (ആരെങ്കിലും) സമ്പാദിക്കുന്ന (ചെയ്യുന്ന) പക്ഷം വല്ലതെറ്റും, തെറ്റായത് അല്ലെങ്കിൽ കുറ്റം, പാപം പിന്നെ അതുകൊണ്ട് എറിയുക (അതിനെ ആരോപിക്കുക)യും ചെയ്താൽ ഒരു നിരപരാധിയെ (കുറ്റരഹിതന്റെമേൽ) എന്നാൽ തീർച്ചയായും അവൻ പേറി, ഏറ്റെടുത്തു ഒരു കള്ളാരോപണം, നുണ വ്യക്ത(-സ്പഷ്ട)-മായ കുറ്റവും (പാപവും) ഒരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളിലെ ആശയം വ്യക്തമാണ്. നിങ്ങൾ അവർക്ക് വേണ്ടി തർക്കം നടത്തി എന്ന് ആക്ഷേപിച്ചത് പ്രസ്തുത സം ഭവത്തിൽ മോഷ്ടാവായ - അല്ലെങ്കിൽ ബശീറിനു - വേണ്ടി വാദിച്ചതിനെയും, ഒരു കുറ്റം ചെയ്തുവെച്ചിട്ട് അത് നരെ ആരോപിച്ചതായി പറഞ്ഞത് ആ കളവു കുറ്റം നിരപരാധിയായ ആ യഹൂദന്റെ മേൽ ആരോപിച്ചതിനെയും സൂചിപ്പിക്കുന്നു. മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, ഈ പ്രസ് താവനകളെല്ലാം തന്നെ അതുപോലെ പ്രവർത്തിക്കുന്ന എല്ലാവർക്കും ബാധകമാണെന്ന് പ്രത്യേകം പറ -യേണ്ടതില്ല. ഒരാൾ ഒരു തെറ്റോ കുറ്റമോ ചെയ്തിട്ട് പിന്നീടത് നിരപരാധി -യായ മറ്റൊരുവന്റെ മേൽ ആരോപിക്കുകയോ, ആരോപണത്തിനനുകൂലമായി വാദിക്കുകയോ ചെയ്യുമ്പോൾ ആദ്യം ചെയ്ത കുറ്റത്തിനു പുറമെ, മറ്റൊരാളെപ്പറ്റി കള്ളം പറഞ്ഞുണ്ടാക്കിയ കുറ്റവും, അവനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതുമൂലം അവന് നേരിടുന്ന എല്ലാ ദോഷങ്ങളുടെയും ഉത്തരവാദിത്വവും അവൻ വഹിക്കേണ്ടി വരുന്നതാണ് എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ഇന്നത്തെ പൊതുജനങ്ങളിൽ മുസ്ലിംകളടക്കം പ ലരും ഈ കഠിനമായ താക്കീതിനു പാത്രമാണെന്നു പറയേണ്ടി വന്നിരിക്കുന്നു االله المشتكى വിഭാഗം - 17
4:113وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكَ وَرَحۡمَتُهُۥ لَهَمَّت طَّآئِفَةٞ مِّنۡهُمۡ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡۖ وَمَا يَضُرُّونَكَ مِن شَيۡءٖۚ وَأَنزَلَ ٱللَّهُ عَلَيۡكَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَعَلَّمَكَ مَا لَمۡ تَكُن تَعۡلَمُۚ وَكَانَ فَضۡلُ ٱللَّهِ عَلَيۡكَ عَظِيمٗا
(113) (നബിയേ) നിന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ കാരുണ്യവും ഇല്ലായിരുന്നെങ്കിൽ, അവരിൽ നിന്നു ഒരു വിഭാഗം (ആളുകൾ) നിന്നെ വഴിപിഴപ്പിക്കുവാൻ തുനിയുക തന്നെ ചെയ്യുമായിരുന്നു. (വാസ്തവത്തിൽ) അവർ അവരെത്തന്നെയല്ലാതെ, വഴിപിഴപ്പിക്കുന്നുമില്ല; അവർ നിനക്ക് യാതൊന്നും തന്നെ ഉപദ്രവം വരുത്തുന്നതുമല്ല. അല്ലാഹു നിനക്ക് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു; നീ അറിയുമായിരുന്നില്ലാത്തത്(-പലതും) അവൻ നിനക്ക് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (113) ഇല്ലായിരുന്നെങ്കിൽ اللها അല്ലാഹുവിന്റെ അനുഗ്രഹം, ഔദാര്യം നിന്റെ മേൽ, നിനക്ക് അവന്റെ കാരുണ്യവും തുനിയുക (ഉദ്ദേശിക്കുക - ശ്രമിക്കുക) തന്നെ ചെയ്യുമായിരുന്നു ഒരു വിഭാഗം, - കക്ഷി അവരിൽ നിന്ന് നിന്നെ അവർ വഴിപിഴപ്പിക്കുവാൻ അവർ വഴിപിഴപ്പിക്കുന്നില്ല (പിഴപ്പിക്കുകയില്ല)താനും അവരെത്തന്നെ(-സ്വന്തങ്ങളെ)-യല്ലാതെ അവർ നിന്നെ ഉപദ്രവിക്ക(-നിനക്ക് ദ്രോഹം വരുത്തുക)-യുമില്ല യാതൊന്നും اللها അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു നിന്റെ മേൽ വേദഗ്രന്ഥം വിജ്ഞാനവും നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു ആയിരുന്നില്ലാത്തത് അറിയുക و َ ك َ ان َ ആകുന്നു താനും اللها അല്ലാഹുവിന്റെ അനുഗ്രഹം നിന്റെ മേൽ വമ്പിച്ചത്, മഹത്തായത്. - അല്ലെങ്കിൽ ബശീറിന്റെ - ആൾക്കാർ സത്യാവസ്ഥ വച്ചു കള്ളത്തെളിവുകളുണ്ടാക്കി അവന്റെ നിരപരാധിത്വം നബി മുഖാന്തരം സ്ഥാപിക്കുവാൻ നടത്തിയ ശ്രമം അല്ലാഹു പാഴാക്കിക്കളഞ്ഞു. സത്യാവസ്ഥ അവർ ന ബി വെളിവാക്കിക്കൊടുക്കുകയും ചെയ്തു. ഇതുപോലെ, സത്യാവ സ്ഥ മനസ്സിലാക്കുവാൻ കഴിയാത്ത പല സന്ദർഭങ്ങളിലും വഹ്യ് മൂലം അവയുടെ ഉള്ളുകള്ളി അല്ലാഹു തിരുമേനിക്ക് തുറന്നു കാട്ടിക്കൊടുക്കുകയുണ്ടായിട്ടുണ്ട്. ഇത് അല്ലാഹു നബി ചെയ്തുകൊടുത്ത പ്രത്യേക അനുഗ്രഹങ്ങളാകുന്നു. അതില്ലായിരുന്നുവെങ്കിൽ, അവരെപ്പോലെ വഞ്ചകരായ ഒരു തരം ആളുകൾ നബി യെ നേർമാർഗം വിട്ടു പിഴപ്പിക്കുവാൻ ശ്രമം നടത്തുമായിരുന്നു. അതിനൊന്നും ഇടയാകാത്ത വിധം അല്ലാഹു നബി യെ കാത്തു രക്ഷിച്ചിട്ടുണ്ട്. നേരെ മറിച്ച് അത്തരം കുതന്ത്രങ്ങളുടെ ദുഷ്ഫലം തിന്റെ കർത്താക്കൾ തന്നെ അനുഭവിക്കേണ്ടിവരും. നബി അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങളും കാരുണ്യവും ഇതു മാത്രമല്ല, ഏറ്റവും വമ്പിച്ച അനു്ര ഗഹമായ പ്രവാചകത്വവും, അതോടുബന്ധപ്പെട്ട മറ്റു കാര്യങ്ങളും അവൻ നബി നൽകിയിട്ടുണ്ട് എന്നൊക്കെയാണ് ഈ വചനത്തിൽ പ്രസ്താവിച്ചതിന്റെ താൽപര്യം. വേദഗ്രന്ഥം ( تاب,لا ) കൊണ്ടുദ്ദേശ്യം ക്വുർ-ആനും, വിജ്ഞാനം ( الحكمة ) കൊണ്ടുദ്ദേശ്യം സുന്നത്തും തന്നെ. ക്വുർ-ആനല്ലാത്ത എത്രയോ വിജ്ഞാന സ ന്ദേശങ്ങളും നബി വഹ്യ്മൂലം സിദ്ധിച്ചിട്ടുണ്ടല്ലോ. അത്കൊണ്ടാണ് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തന്നുവെന്ന് പറയുന്നത്.
4:114–115۞لَّا خَيۡرَ فِي كَثِيرٖ مِّن نَّجۡوَىٰهُمۡ إِلَّا مَنۡ أَمَرَ بِصَدَقَةٍ أَوۡ مَعۡرُوفٍ أَوۡ إِصۡلَٰحِۭ بَيۡنَ ٱلنَّاسِۚ وَمَن يَفۡعَلۡ ذَٰلِكَ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُ ٱلۡهُدَىٰ وَيَتَّبِعۡ غَيۡرَ سَبِيلِ ٱلۡمُؤۡمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَآءَتۡ مَصِيرًا
(114) അവരുടെ ഗൂഢസംസാരത്തിൽ മിക്കതിലും ഒരു ഗുണവുമില്ല; വല്ല ദാനധർമത്തെയോ, (സദാചാര)- മര്യാദയെയോ, മനുഷ്യർക്കിടയിൽ (സന്ധിയാക്കി) നന്നാക്കുന്നതിനെയോ സംബന്ധിച്ചു കൽപിക്കുന്നവന്റെ (ഗൂഢസംസാരം) ഒഴികെ. അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട് ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, എന്നാൽ, വഴിയെ നാം അവനു വമ്പിച്ച പ്രതിഫലം നൽകുന്നതാണ്. (115) ആരെങ്കിലും അവന് സന്മാർഗം വ്യക്തമാ(യി മനസിലാ)- യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരിപിരിയുന്നതായാൽ, സത്യവിശ്വാസികളുടെ മാർഗമല്ലാത്തതിനെ അവൻ പിൻപറ്റുകയും (ചെയ്താൽ). അവൻ തിരിഞ്ഞ പ്രകാരം (അതേപാട്ടിന്) അവനെ നാം തിരിച്ചുകളയും, അവനെ "ജഹന്നമി'ൽ ധ നരകത്തിൽ പ കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം! (114) خ َ ير ْ َ لا ഒരു ഗുണവുമില്ല, നന്മയേ ഇല്ല മിക്കതിലും, അധികത്തിലും അവരുടെ ഗൂഢസംസാരത്തിൽ(-രഹസ്യ ഭാഷണത്തിൽ)-നിന്ന് ഒരുവന്റെ ഒഴികെ أ َ م َ ر َ കൽപിച്ച, ഉപദേശിച്ച വല്ല ധർമവും കൊണ്ട്, ദാനധർമത്തെപ്പറ്റി അല്ലെങ്കിൽ വല്ല (സദാചാര)-മര്യാദയും إ ِ ص ْ لاحٍ أ َ و ْ അല്ലെങ്കിൽ നന്നാക്കിത്തീർക്കൽ, സന്ധിയാക്കൽ الن മനുഷ്യർക്കിടയിൽ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذ َ ل ِ ك َ അത് ആഗ്രഹത്താൽ االله അല്ലാഹുവിന്റെ പ്രീതി എന്നാൽ വഴിയെ അവന് നാം നൽകും أ َ ج ْ رًا പ്രതിഫലം വമ്പിച്ച 11515 و َ م َ ن ْ ആർ, വല്ലവനും ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാൽ) الر َّ س ُ ول َ റസൂലിനോട് ശേഷമായി വ്യക്തമായതിന് ُ َ ച അവന് ْ ُ د َ ى ا സന്മാർഗം, നേർവഴി അവൻ പിൻപറ്റുകയും മാർഗമല്ലാത്തതിനെ സത്യവിശ്വാസികളുടെ അവനെ നാം തിരിക്കും അവൻ തിരിഞ്ഞ പ്രകാരം അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും ജഹന്നമിൽ അത് എത്രയോ (വളരെ) മോശം (ചീത്ത) പര്യവസാനം, മടക്കസ്ഥാനം "ഗൂഢസംസാരം, രഹസ്യഭാഷണം' എന്നൊക്കെയാണ് (-നജ്വാ) എന്ന വാക്കിനർഥം. സംസാരവിഷയം നല്ലതായിരുന്നാലും ചീത്തയായിരുന്നാലും വിരോധമില്ല. എങ്കിലും ചീത്ത കാര്യങ്ങളിലായിരിക്കും മിക്കവാറും അതിന്റെ ഉപയോഗം. സംസാരവിഷയം മറ്റുള്ളവർ അറിയുവാൻ കൊള്ളാത്തതായിരിക്കുന്നതു -കൊണ്ടാണല്ലോ മിക്കപ്പോഴും അത് ഗൂഢമാക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് ഗൂഢസംസാരങ്ങളെപ്പറ്റി ചില സന്ദർഭങ്ങളിൽ ക്വുർ-ആൻ ആക്ഷേപിച്ചു കാണുന്നതും. എന്നാൽ, ധർ മവിഷയങ്ങൾ, സൽക്കാര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള വഴക്കും ഛിദ്രവും തീർത്തു നന്നാക്കുവാനുള്ള ശ്രമങ്ങൾ എന്നിങ്ങനെയുള്ള വേണ്ടപ്പെട്ട വിഷയങ്ങളിലാണ് രഹസ്യഭാഷണം നടക്കുന്നതെങ്കിൽ അത് നല്ല കാര്യം തന്നെ. അത് അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചു കൊണ്ടു കൂടിയായിരിക്കണം. എന്നാലതിന് അല്ലാഹു വമ്പിച്ച പ്രതിഫലം നൽകുന്നതാണെന്ന് ആദ്യത്തെ വചനത്തിൽ വാഗ്ദാനം ചെയ്യുന്നു. ശരിയായ മാർഗം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലായിട്ടു പിന്നെയും അതിന് വഴങ്ങാതെ, റസൂൽ തിരുമേനിയോട് ഭിന്നിച്ചു ചേരിതിരിയുകയും, സത്യവിശ്വാസി -കൾ സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതുമായ മാർഗം വിട്ടേച്ച് മറ്റൊരു മാർഗം സ്വീകരിക്കു -കയും ചെയ്യുന്നവരെ തൽക്കാലം അല്ലാഹു അവരുടെ പാട്ടിന് വിട്ടേക്കും. പിന്നീട് അവരെ ന രകത്തിലിട്ട് കഠിനമായി ശിക്ഷിക്കുകയും ചെയ്യുമെന്നുള്ള ശക്തിയായ താക്കീതാണ് രണ്ടാമത്തെ വചനത്തിലുള്ളത്. ഈ രണ്ടു വചനങ്ങളും ഏതെങ്കിലും പ്രത്യേക വ്യക്തികളെ മാത്രം ബാ ധിക്കുന്നതല്ല - പൊതുവിൽ എല്ലാവരെയും ബാധിക്കുന്നതാണ് - എന്ന് സ് പഷ്ടമത്രെ. വാചകങ്ങളിൽ നിന്ന് അത് വ്യക്തവുമാണ്. അതേ സമയം, മേൽ ഉദ്ധരിച്ചേ മാഷണക്കേസ്സിലെ ചില വ്യക്തികളെ രണ്ട് വചനങ്ങളിലും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്താനും. ഉബൈരിക്വിന്റെ മകനും അവന്റെ ആൾക്കാരും ചേർന്നു അവനെ മോഷണക്കുറ്റത്തിൽ നിന്നു ഒഴിവാക്കുവാനും, യഹൂദന്റെ മേൽ കുറ്റം ചുമത്തുവാനും വേണ്ടി രാത്രി നടത്തി യ ഗൂഢാലോചനയാണ് ആദ്യത്തെ വചനത്തിൽ സൂചിപ്പിച്ചിരിക്കുന്ന -ത്. ഗൂഢാലോചന നടപ്പിൽ വരുത്തുകയും, തൽക്കാലം അത് ഫലവത്താകുകയും ചെയ് തു അധികം താമസിയാതെത്തന്നെ എല്ലാ രഹസ്യങ്ങളും തുറന്നുകാട്ടിക്കൊണ്ട് ക്വുർ-ആൻ അവതരിച്ചു. ഒരു മുസ്ലിം കുടുംബമായി അറിയപ്പെട്ടിരുന്ന സ്ഥിതിക്ക് ഉബൈരിക്വിന്റെ യെപ്പറ്റി ഏറെക്കുറെ അറിയാവുന്നതിന് പുറമെ, നബിയുടെയും അവിടുന്ന് പ്രബോധനം ചെയ്യുന്ന സന്മാർഗത്തിന്റെയും സത്യതക്ക് സ്പ ഷ്ടമായ ഒരു തെളിവ് അതുവഴി അവർക്ക് ലഭിക്കുകയും ചെയ്തു. റസൂൽ തിരുമേനി -ക്കുപോലും അറിയുവാൻ കഴിയാതിരുന്ന ആ ഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തിയത് അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് അവർക്കറിയാമല്ലോ. ആ സ്ഥിതിക്ക് താൽക്കാ -ലത്തെ അപമാനം വകവെക്കാതെ നബി യുടെ മുമ്പാകെ ചെന്ന് പശ്ചാത്തപിച്ചു മടങ്ങുകയായിരുന്നു - അല്ലെങ്കിൽ ബശീർ - ചെയ്യേണ്ടിയിരുന്നത്. അതവൻ ചെയ്തില്ലെന്ന് മാത്രമല്ല, കൂടുതൽ ധിക്കാരം പ്രവർത്തിക്കുകയാണ് ചെയ്തതും. അവൻ നേരെ മക്കായിൽ ചെന്നു മുശ്രിക്കുകളുടെ കൂട്ടത്തിൽ ചേർന്നു. ഇത് സംബന്ധിച്ചാണ് രണ്ടാമത്തെ വചനത്തിലെ സൂചന. മക്കായിൽ തന്റെ ട വസ്തുക്കൾ പോലും അവൻ മോഷ്ടിച്ചിരുന്നുവെന്നും, അവന്റെ അന്ത്യം വളരെ ദാരുണമായ രൂപത്തിലായിരുന്നു കലാശിച്ചതെന്നും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. സന്ദർഭവശാൽ ഇവിടെ ചില കാര്യങ്ങൾ ഓർക്കുന്നത് നന്നായിരിക്കും . (1) റസൂൽ തിരുമേനി യുടെ ജീവിതകാലത്ത് അവിടുത്തോട് ഭിന്നിപ്പും കക്ഷിത്വവും പ്രകടിപ്പിക്കുകയെന്നതിന്റെ ഉദ്ദേശ്യം വ്യക്തം തന്നെ. അവി -ടുത്തെ കാലശേഷം അതിന്റെ അർഥം, അവിടുന്ന് പ്രബോധനം ചെയ്ത തത്വങ്ങൾക്കും, അവി -ടുന്നു കാണിച്ചുതന്ന നടപടി മാർഗങ്ങൾക്കും എതിരായ മറ്റു മാർഗങ്ങൾ സ്വീകരിക്കുക എന്നത്രെ. (2) ലക്ഷ്യങ്ങളും തെളിവുകളും മുഖേന സത്യം മനസ്സിലായിട്ടും അത് വകവെക്കാത്തവർ നന്നായിത്തീരുവാൻ പ്രയാസമാണ്. അവരെ ഉപദേശി -ക്കുന്നത് നിഷ്ഫലവുമായിരിക്കും. സത്യം മനസ്സിലാക്കാത്തവർ - അത് മനസ്സിലാക്കുവാൻ ശ്രമിക്കാത്തതിന്റെ പേരിൽ അവർ തെറ്റുകാരാണെങ്കിലും - സത്യം മനസ്സിലാകുമ്പോൾ നന്നായിത്തീരുമെന്നാശിക്കാം. അവരെ ഉപദേശിക്കുന്നത് ഫലവത്തുമാ -യിരിക്കും. (3) റസൂൽ തിരുമേനിയുടെ മാർഗം സ്വീകരിക്കുന്നവരാണല്ലോ സത്യവിശ്വാസികൾ. അപ്പോൾ, തിരുമേനിയുമായി ഭിന്നിച്ചവൻ സത്യവിശ്വാസികളുടേതല്ലാത്ത മാർഗം പിൻപറ്റിയവനാണെന്നും, അല്ലാഹുവിന്റെ താക്കിതിന് ബാധ്യസ്ഥ -നാണെന്നും പറയേണ്ടതില്ല. നബിയോടുള്ള ഭിന്നിപ്പ് - ഇബ്നു കഥീർ(-റ) ചൂണ്ടിക്കാട്ടിയതു ല - രണ്ട് പ്രകാരത്തിലായിരിക്കാം. (1) ക്വുർ-ആന്റെയും നബിയുടെ സുന്നത്തിന്റെയും വ്യക്തമായ പ്രസ്താവനകൾക്ക് എതിരായിക്കൊണ്ടുള്ളഭിന്നിപ്പ്. (2) വ്യക്തമായ പ്രസ്താവനകളിലെങ്കിലും ഭിന്നാഭിപ്രായം കൂടാതെ സത്യവിശ്വാസികൾ പൊതുവെ അംഗീകരിച്ചും സ്ഥിരപ്പെട്ടും വന്നിട്ടുള്ള വിഷയങ്ങ ൾക്ക് എതിരായതുകൊണ്ടുള്ള ഭിന്നിപ്പ്. ക്വുർ-ആന്റെയും സുന്നത്തിന്റെയും അധ്യാ -പനങ്ങളെ ആധാരമാക്കിയുള്ള കാര്യങ്ങളിൽ മാത്രമേ മുസ്ലിം സമുദായം വ യോജിക്കുകയുള്ളുവെന്ന് തീർച്ചയാണ്. ഇബ്നു ഉമറും, ഇബ്നു അബ്ബാസും(-റ) നിവേദനം ചെയ്ത ഒരു ഹദീഥിൽ നബി പറയുന്നു: "ഈ സമുദായത്തെ അല്ലാഹു ഒരിക്കലും ദുർമാർഗത്തിൽ ഒരുമിച്ചു കൂട്ടുകയില്ല.' (തി; ബ.) സമുദായം ഒന്നടങ്കം ദുർമാർഗത്തിൽ ഏകോപിക്കുകയില്ലെന്ന് സാ രം. ഈ അർഥത്തിലുള്ള ഹദീഥുകൾ വേറെയും കാണാം. സന്മാർഗം വ്യക്തമായി മനസിലായശേഷം കൽപ്പിച്ചുകൂട്ടി ദുർമാർഗം പിൻപറ്റുന്നവനെപ്പറ്റി അവൻ തിരിഞ്ഞ പാട്ടിൽ അല്ലാഹു അവനെ തിരിച്ചുവിടും( എന്ന് പറഞ്ഞ വാക്യം വളരെ ഗൗരവപ്പെട്ടതും വളരെ അർഥഗർഭവുമാ -കുന്നു. അല്ലാഹു അവന് നൽകിയ ബുദ്ധി, അറിവ്, മനസ്സാക്ഷി, ഇച്ഛാസ്വാതന്ത്യ്രം എന്നിവയെല്ലാം ധിക്കാരപൂർവ്വം ദുരുപയോഗപ്പെടുത്തിയവനാണവൻ. അതിനാൽ, നേർമാർഗം സ്വീകരിച്ചു രക്ഷ പ്രാപിക്കുവാനുള്ള തൗഫീക്വും, സഹായവും അവന് അല്ലാഹുവിൽനിന്ന് ലഭിക്കുവാൻ അവകാശമില്ല. അല്ലാഹു നേർമാർഗം നൽകാത്തവനെ നേർമാർഗത്തിലാക്കുവാൻ ആർക്കും സാധ്യമല്ലതാനും. വിഭാഗം - 18
4:116إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشۡرِكۡ بِٱللَّهِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا
(116) നിശ്ചയമായും, അല്ലാഹുവിനോട് പങ്കു ചേർക്കപ്പെടുന്നതിനെ അവൻ പൊറുക്കുകയില്ല; അതിനപ്പുറമുള്ളതിനെ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും ചെയ്യും. ആർ അല്ലാഹുവിനോട് (വല്ലതും) പങ്കു ചേർക്കുന്നുവോ അവൻ, തീർച്ചയായും വിദൂരമായ ഒരു വഴി പിഴവു പിഴച്ചു പോയി! (116) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ പൊറുക്കുകയില്ല പങ്കുചേർക്കപ്പെടുന്നത്(-ശിർക്ക് ചെയ്യൽ) ب ِ ه ِ അവനോട്, അവനിൽ അവൻ പൊറുക്കുകയും ചെയ്യും ഇപ്പുറമുള്ളത്, താഴെയുള്ളത്, പുറമെയുള്ളത് ذ َ ل ِ ك َ അതിന്റെ അവൻ ഉദ്ദേശിക്കുന്നവർക്ക് ആരെങ്കിലും പങ്ക് ചേർക്കുന്ന പക്ഷം َّ اللها ِ ب അല്ലാഹുവിനോട്, അല്ലാഹുവിൽ ض َ لَّ ف َ ق َ د ْ എന്നാൽ തീർച്ചയായും അവൻ പിഴച്ചു ض َ لالا ഒരു വഴിപിഴവ് വിദൂരമായ ശിർക്ക് അല്ലാഹു പൊറുക്കുകയില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഒരു വ ചനം ഇതുപോലെ ഈ സൂറത്തിൽ തന്നെ 48-ാം വചനത്തിലും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവിടെ ആവശ്യമായ വ്യാഖ്യാനവും നാം നൽകിയിട്ടുണ്ട്. ആകയാൽ, ഇവിടെ അതാവർത്തിച്ചു വിവരിക്കേണ്ടതില്ല. എന്നാൽ, അല്ലാഹുവിനോട് പങ്ക് ചേർക്കുന്നതിനെപ്പറ്റി അവൻ വമ്പിച്ച കുറ്റം കെട്ടിച്ചമച്ചുണ്ടാക്കി എന്നാണ് 48--ാം വചനത്തിൽ തുടർന്നു പ്രസ്താവിച്ചത്. ഇവിടെ അവൻ വിദൂരമായ വഴിപിഴവു പിഴ -ച്ചുപോയി لالا ض َ لَّ എന്നുമാണ് പറഞ്ഞിരിക്കുന്നത്. വേദക്കാരുടെ കെട്ടിച്ചമക്ക -ലിനെയും, മാറ്റി മറിക്കലിനെയും പരാമർശിച്ചു സംസാരിക്കുന്ന സന്ദർ ഭത്തിലാണ് അവിടെ ആ വചനം നിലകൊള്ളുന്നത്. ഇവിടെ ഇബ്നു ഉബൈരിക്വിന്റെ സംഭവം വിവരിച്ചതിനെ തുടർന്നാണ് ഈ വചനം ഉള്ളത്. അതായിരിക്കാം അവിടെ അങ്ങി -നെയും, ഇവിടെ ഇങ്ങിനെയും പറയുവാൻ കാരണം. സന്ദർഭത്തിനനുസരിച്ച സമാപനവാക്യങ്ങൾ ക്വുർ-ആന്റെ പതിവാണല്ലോ. അല്ലാഹു തുടരുന്നു:-
4:117–121إِن يَدۡعُونَ مِن دُونِهِۦٓ إِلَّآ إِنَٰثٗا وَإِن يَدۡعُونَ إِلَّا شَيۡطَٰنٗا مَّرِيدٗا
لَّعَنَهُ ٱللَّهُۘ وَقَالَ لَأَتَّخِذَنَّ مِنۡ عِبَادِكَ نَصِيبٗا مَّفۡرُوضٗا
وَلَأُضِلَّنَّهُمۡ وَلَأُمَنِّيَنَّهُمۡ وَلَأٓمُرَنَّهُمۡ فَلَيُبَتِّكُنَّ ءَاذَانَ ٱلۡأَنۡعَٰمِ وَلَأٓمُرَنَّهُمۡ فَلَيُغَيِّرُنَّ خَلۡقَ ٱللَّهِۚ وَمَن يَتَّخِذِ ٱلشَّيۡطَٰنَ وَلِيّٗا مِّن دُونِ ٱللَّهِ فَقَدۡ خَسِرَ خُسۡرَانٗا مُّبِينٗا
Passage continues through verse 4:121.
(117) അവന് (അല്ലാഹുവിന്) പുറമെ ചില പെണ്ണുങ്ങളെ ധ ദേവികളെ പ യല്ലാതെ അവർ വിളി(ച്ചു പ്രാർഥി)-ക്കുന്നില്ല; ധിക്കാര ശീലനായ പിശാചിനെയല്ലാതെ അവർ വിളി(ച്ചു പ്രാർഥി)-ക്കുന്നുമില്ല. (118) അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു(-അഥവാ ശപിക്കട്ടെ)! അവൻ പറയുകയും ചെയ്തിരിക്കുന്നു: "നിശ്ചയമായും, നിന്റെ അടിയാന്മാരിൽ നിന്ന് ഒരു നിശ്ചിത ഓഹരി ഞാൻ (എനിക്ക്) ഉണ്ടാക്കിത്തീർക്കുന്നതാണ്; (119) ഞാനവരെ വഴിപിഴപ്പിക്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും; ഞാൻ അവരോട് കൽപിക്കുകയും, അങ്ങനെ അവർ കാലികളുടെ ധ ആടുമാടൊട്ടകങ്ങളുടെ പ കാതുകൾ (കീറി) മുറിക്കുകയും തന്നെ ചെയ്യും; ഞാനവരോട് കൽപിക്കുകയും, അങ്ങനെ അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ (വികൃതമാക്കി) ഭേദഗതി വരുത്തുകയും തന്നെ ചെയ്യും.' ആർ അല്ലാഹുവിന് പുറമെ പിശാചിനെ കാര്യകർത്താവാക്കി വെക്കുന്നുവോ, തീർച്ചയായും, അവന് സ്പഷ്ടമായ നഷ്ടം സംഭവിച്ചുപോയി! (120) അവൻ (പിശാച്) അവരോട് വാഗ്ദാനം ചെയ്യുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ്. പിശാച് അവരോട് വഞ്ചനയല്ലാതെ (ഒന്നും) വാഗ്ദാനം ചെയ്കയില്ലതാനും. (121) അക്കൂട്ടർ - അവരുടെ സങ്കേതസ്ഥാനം "ജഹന്നം' (നരകം) ആകുന്നു. അത് വിട്ടേച്ചു ഓടിപ്പോകുന്ന ഒരു സ്ഥാനവും അവർ കണ്ടെത്തുകയുമില്ല. (117) അവർ വിളിക്കുന്നില്ല, പ്രാർഥിക്കുന്നില്ല അവന് പുറമെ, അവനെകൂടാതെ ചില പെണ്ണുങ്ങളെയല്ലാതെ അവർ വിളിക്കുന്നു (പ്രാർഥിക്കുന്നു)-മില്ല പിശാചിനെയല്ലാതെ ധിക്കാരശീലനായ 11818 അവനെ ശപിച്ചിരിക്കുന്നു, ശപിക്കട്ടെ ُ َّ اللها അല്ലാഹു َ لا َ ق َ و അവൻ പറയുകയും ചെയ്തിരിക്കുന്നു ن َّ لأت َّ خ ِ ذ َ തീർച്ചയായും ഞാൻ ഉണ്ടാക്കിത്തീർക്കുകതന്നെ ചെയ്യും നിന്റെ അടിയാൻമാരിൽ നിന്ന് ഒരു ഓഹരി, പങ്ക് നിർണയം ചെയ്യപ്പെട്ട (നിശ്ചിത) (119) لأض ِ ل ّ َ ഞാനവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും لأم َ ن ِ ّ ي َ ഞാനവരെ വ്യാമോഹിപ്പിക്കുക (കൊതിപ്പിക്കുക)യും ചയ്യും لآم ُ ر َ ഞാനവരോട് കൽപിക്കുകയും തന്നെ ചെയ്യും എന്നിട്ടവർ മുറിക്കുക (കീറിപ്പൊളിക്കുക) തന്നെ ചെയ്യും آذ َ ان َ ചെവികളെ الأن ْ ع َ ام ِ കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ) لآم ُ ر َ അവരോട് ഞാൻ കൽപിക്കുകയും തന്നെ ചെയ്യും എന്നിട്ടവർ ഭേദഗതി(-മാറ്റം) വരുത്തുക തന്നെ ചെയ്യും اللها അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ, സൃഷ്ടിയെ ആരെങ്കിലും ആക്കിയാൽ, വല്ലവനും സ്വീകരിക്കുന്നപക്ഷം الش പിശാചിനെ കാര്യകർത്താവായി, ബന്ധുവായി പുറമെ, കൂടാതെ ِ َّ اللها അല്ലാഹുവിന്, അല്ലാഹുവിനെ തീർച്ചയായും അവന് നഷ്ടപ്പെട്ടു ഒരു നഷ്ടപ്പെടൽ സ്പഷ്ടമായ (120) അവൻ അവരോട് വാഗ്ദാനം ചെയ്യും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും അവരോട് വാഗ്ദാനം ചെയ്കയില്ലതാനും الش പിശാച് വഞ്ചന(-കൃത്രിമം)-അല്ലാതെ (121) അക്കൂട്ടർ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം, അഭയസ്ഥാനം ജഹന്നമാകുന്നു അവർ കെണ്ടത്തുക (അവർക്ക് കിട്ടുക)-യുമില്ല ْ َ ا ഡ ع َ അതിനെ വിട്ട് ഓടിപ്പോകുന്ന ഒരു സ്ഥാനം, തെറ്റിപ്പോകാനുള്ള ഇടം ശിർക്കിന്റെ ഇനങ്ങളിൽ മുഖ്യമായത് അല്ലാഹു അല്ലാത്തവരെ ആരാധിക്കലാണല്ലോ. ആരാധനാകർമങ്ങളുടെ സത്തും ജീവനുമാകട്ടെ, പ്രാർഥനയുമാകുന്നു. "പ്രാർഥന തന്നെയാണ് ആരാധന' എന്നും, "പ്രാർഥന ആരാധനയുടെ കാമ്പാകു -ന്നു' എന്നും നബി അരുൾ ചെയ്തിട്ടുള്ളതും പ്രസിദ്ധമാണ്. ബഹുദൈവവിശ്വാസികൾ ചില പെണ്ണുങ്ങളെയും, ധിക്കാരിയായ പിശാചിനെയുമല്ലാതെ വിളിച്ചു പ്രാർഥിക്കുന്നില്ലെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അറേബ്യായിൽ അക്കാലത്തുള്ള മുശ്രിക്കുകളുടെ മാത്രമല്ല, ഇന്ന് നിലവിലുള്ള വിഗ്രഹാരാധകരായ എല്ലാ ബഹുദൈവ വിശ്വാസികളുടെയും സ്ഥിതി ഏറെക്കുറെ ഇതു തന്നെയാകുന്നു. അറബികളിലുള്ള മിക്കേ ഗാത്രങ്ങൾക്കും അവരുടെതായ ചില ദേവതകളും, അവയുടെ പേരിൽ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇന്നും അതുപോലെ, ചില നാട്ടുകാർക്കും, ചില ജാതിക്കാർക്കും - ചില കുടുംബങ്ങൾക്കുപോലും - അവരവരുടേതായ പ്രത്യേക ദേ വതകളും വിഗ്രഹങ്ങളും നിലവിലുണ്ട്. അറബികൾ അവരുടെ ദേവതകളെക്കുറി മലക്കുകൾ എന്ന് പറഞ്ഞു വന്നിരുന്നു. അഥവാ മലക്കുകളുടെ പ്രതിഷ്ഠകളാണ് തങ്ങളുടെ വിഗ്രഹങ്ങളെ ന്നായിരുന്നു. അവരുടെ സങ്കൽപം."ലാത്ത, ഉസ്സ, മനാത്ത' മുതലായ വിഗ്രഹനാമങ്ങൾ പോലും സ്ത്രീ നാമങ്ങളായിട്ടാണ് അവർ ഉപയോഗിച്ചു വന്നിരു -ന്നത്. ഒരു പ്രത്യേക ഗോത്രക്കാരുടെ വിഗ്രഹത്തെക്കുറിച്ച് انثى بنى فلان (ഇന്ന കുടുംബക്കാരുടെ പെണ്ണ്) എന്നും അവർ പറയുക പതിവായിരുന്നു. അറബികളെപ്പോലെ വിഗ്രഹങ്ങളെക്കുറിച്ച് മലക്കുകൾ എന്നോ, മലക്കുകളെക്കുറിച്ച് അല്ലാഹുവിന്റെ പെൺമക്ക ൾ എന്നോ ഇന്നത്തെ വിഗ്രഹാരാധകൻമാരിൽ പലരും പറയാറില്ല. അതേ സമ യത്ത് "മലക്കുകൾ' എന്നതിന് പകരം "ദേവത, ദേവി, ദേവൻ, ദിവ്യാവതാരം' എന്നിത്യാദി പ്രയോഗങ്ങളും സങ്കൽപങ്ങളും എല്ലാവരിലും കാണാവുന്നതാണ്താനും "അവർ അല്ലാ -ഹുവിന് പുറമെ പെണ്ണുങ്ങളെയല്ലാതെ വിളിച്ചു പ്രാർഥിക്കുന്നില്ല, )-എന്ന വാക്യത്തിലെ (പെണ്ണുങ്ങൾ) കൊണ്ട് വിവക്ഷ നിർജ്ജീവ വസ്തുക്കളാണെന്ന് കാണിക്കുന്ന ഒരു രിവായത്ത് ഇബ്നു അബ്ബാസ്(-റ)ൽ നിന്നും, ജീവനില്ലാ ത്ത എല്ലാ വസ്തുവും - ഉണങ്ങിയ മരക്കഷ്ണമോ കല്ലോ ആയാലും ശരി - എന്ന് കാണിക്കുന്ന ഒരു രിവായത്ത് ഹസനി(-റ)ൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ( كما فى ابن كثير ) "ധിക്കാരിയായ പിശാച് എന്ന് ഇവിടെ പറഞ്ഞത് ഇബ്ലീസിനെ ഉദ്ദേശിച്ചാണെന്ന് തുടർന്നുള്ള പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നു. സൂ: 16; ഹിജ്ർ 39; സ്വാദ് 82 മുതലായ സ്ഥലങ്ങളിൽ കാണാവുന്നതുപോലെ, ആദം നബി(അ)ക്ക് സുജൂദ് ചെയ്വാൻ കൂട്ടാക്കാതിരുന്നതിനെത്തുട ർന്ന് അല്ലാഹുവിന്റെ ശാപകോപത്തിന് പാത്രമായപ്പോൾ, ആദമിന്റെ മക്കളെ തന്നാൽ കഴിയുന്ന വിധം വഴി പിഴപ്പിക്കുവാൻ താൻ ശ്രമിക്കുമെന്ന് ഇബ്ലീസ് ശപഥം ചെയ്തു പറയുകയുണ്ടായി. ആ ശപഥങ്ങളിലെ ചില ഭാഗങ്ങളാണ് ഇവിടെ 118, 119 വചനങ്ങളിൽ അല്ലാഹു ഉദ്ധരിക്കുന്നത്. എന്നാൽ, ഇബ്ലീസിനെ ആരും വിളിച്ചു പ്രാർഥിക്കാറില്ലല്ലോ എന്ന് പറയപ്പെട്ടേക്കാം. അവന്റെ ദുർമന്ത്രങ്ങൾക്കും, ദുരുപദേശങ്ങൾക്കും വഴങ്ങിക്കൊണ്ടാണ് എല്ലാ മുശ്രിക്കുകളും അവരവരുടെ ദൈവങ്ങളെ - അവ വിഗ്രഹങ്ങളോ , നക്ഷത്രങ്ങളോ,-കല്ലുകളോ, മഹാത്മാക്കളോ, ദേവീദേവൻമാരോ, മറ്റു വല്ലതു മോ ആവട്ടെ - ആരാധിച്ചും വിളിച്ചുപ്രാർഥിച്ചും വരുന്നത്. അതാണ് അവർ പിശാചിനെ - ബ്ലീസിനെ - യല്ലാതെ വിളിച്ചു പ്രാർഥിക്കുന്നില്ലെന്ന് പറഞ്ഞതിന്റെ താൽപര്യം. ത, വിഗ്രഹങ്ങളുടെ മുമ്പിൽ ആരാധന നടത്തപ്പെടുന്നതുപോലെ ഇബ്ലീസിന്റെ മുമ്പിലും ആരാധന നടത്തപ്പെടുന്നുവെന്നല്ല ഉദ്ദേശ്യം. വിഗ്രഹമോ പ്രതിഷ്ഠയോ കൂടാതെ പിശാചുക്കളെത്തന്നെ ആരാധിക്കുന്ന ചിലരും ഇല്ലാതില്ല താനും. (ഇതിനെപ്പറ്റി സൂ: സബ-ഉ് 41 ഉം, യാസീൻ 60 ഉം വചനങ്ങളുടെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചത് നോക്കുക.) എല്ലാ തരം ശിർക്കുകളുടെയും പാപങ്ങളുടെയും പിന്നിലുള്ള പ്രചോ -ദനം ഇബ്ലീസിൽ നിന്നാകകൊണ്ട് അവന്റെ യഥാർഥ നിലപാടെന്താണെന്ന് അല്ലാഹു പ്രത്യേകം എടുത്തു കാട്ടിയിരിക്കുന്നു. അവൻ ധിക്കാരിയാണ് )-എന്നും, അവനെ അല്ലാഹു ശപിച്ചിരിക്കുന്നു اللها ) എന്നും വിശേഷിപ്പിച്ചശേഷം, അവൻ മനുഷ്യവർഗത്തിന്റെ ആജീവനാന്ത ശത്രുവും, അവരെ വഴിപിഴപ്പിക്കുവാൻ പ്രതിജ്ഞെ യടുത്തവനുമാണെന്നും - അവന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടുതന്നെ - ഓർമിപ്പിക്കുന്നു. വഞ്ചനയിൽ അകപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇബ്ലീസിനെയും അവന്റെ വർഗക്കാരായ പിശാചുക്കളെയും സംബന്ധിച്ച് താക്കീത് ചെയ്തുകൊണ്ടുള്ള വളരെയധികം ക്വുർ-ആൻ വചനങ്ങളും നബി വചനങ്ങളും കാണാവുന്നതാണ്. അതിശക്തവും, അതിവിപുലവും, തിസമർഥവും, അതോടുകൂടി അദൃശ്യവുമാണ് മനുഷ്യരിൽ പിശാചിന്റെ ഉപദ്രവം. അതാണതിന് കാരണം. ധിക്കാരപൂർവ്വം അവൻ അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് പറയുന്നത് നോക്കുക:- (1) لأت َّ خ ِ ذ َ (നിന്റെ അടിയാൻമാരിൽ നിന്ന് ഞാൻ ഒരു നിശ്ചിത ഓഹരി ഉണ്ടാക്കി വെക്കുക തന്നെ ചെയ്യും.) അതായത്, എന്റെ ചൊൽപടിക്ക് നിലകൊള്ളുന്ന എന്റെ അനുയായികളായി നിനക്കെതിരിൽ മനുഷ്യരി ൽ നിന്ന് ഒരു വിഭാഗത്തെ ഞാൻ ഉണ്ടാക്കിത്തീർക്കുക തന്നെ ചെയ്യുമെന്ന് സാരം. ആ ശപിക്കെ പ്പട്ടവന്റെ ദുർബോധനങ്ങളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വഞ്ചിതരായവരാണ് മനുഷ്യരിൽ അധിക ഭാഗവുമെന്ന് പറയേണ്ടതില്ല. "ആദമിന്റെ മക്കളിൽ അൽപമൊഴിച്ച് ബാക്കിയുള്ളവരെ ഞാൻ താറുമാറാക്കും.' (17 : 62)എന്നും, "നിന്റെ കളങ്കരഹിതരായ അടിയാൻമാരല്ലാത്തവരെ മുഴുവനും ഞാൻ വഴി പിഴപ്പിക്കും.' (38 : 82) എന്നും ഇബ്ലീസ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. (2) لأم َ ن ِ ّ ي َ (ഞാനവരെ വഴി പിഴപ്പിക്കുകയും, വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും.) "നിന്റെ ചൊവ്വായ പാതയിൽ ഞാൻ അവർക്കായി രിപ്പുറപ്പിക്കുകയും, എന്നിട്ട് അവരുടെ മുമ്പിലൂടെയും, പിമ്പിലൂടെയും, വലഭാഗത്തിലൂടെയും, ഇടഭാഗത്തിലൂടെയും ഞാൻ അവരുടെ അടുക്കൽ ചെല്ലും; അവരി ൽ അധികമാളുകളെയും നന്ദിയുള്ളവരായി നീ കാണുകയില്ല.' (7:16, 17) ന്നും, "ഭൂമിയിൽ ഞാൻ അവർക്ക് അലങ്കാരമാക്കിക്കൊടുക്കും.' (15 : 39)എന്നും മറ്റും ഇതുപോലെ അവൻ വേറെ പലതും തുറന്നു പറഞ്ഞിരിക്കുന്നു. പിശാചിന്റെ വഴിപിഴപ്പിക്ക -ലും, വ്യാമോഹിപ്പിക്കലുമെല്ലാം തന്നെ - വ്യക്തികളുടെയും, കാലദേശ പരിതഃസ്ഥിതികളുടെയും വ്യത്യാസമനുസരിച്ച് - വ്യത്യസ്തങ്ങളായിരിക്കുന്നതാണെന്ന് അടുത്ത വാക്യങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. (3) لآم ُ ر َ - الانعام (അവരോട് ഞാൻ കൽപിക്കുകയും, അങ്ങനെ അവർ കാലികളുടെ കാതുകൾ കീറി മുറിക്കുകയും തന്നെ ചെയ്യും അതായത്, അവരോട് ഞാൻ പലതും നിർദ്ദേശിക്കും, അതനുസരിച്ച് കാലികളുടെ കാതുകൾ കീറി മുറിക്കുകപോലെയുള്ള തോന്നിയവാസങ്ങൾ അവർ പ്രവർത്തിച്ചു കൊണ്ടി -രിക്കുമെന്ന് സാരം. വിഗ്രഹങ്ങളുടെ പേരിൽ ആടുമാടൊട്ടകങ്ങളെ നേർച്ച വ ഴിപാടാക്കിവെക്കുക മുശ്രിക്കുകളുടെ പതിവായി പോരുന്നുവല്ലോ. ചില പ്രത്യേ ക തരം വഴിപാടുകളിൽ അതിന്റെ ചിഹ്നമായി ഒട്ടകങ്ങളുടെ കാത് കീറി മുറിക്കലും അവരുടെ പതിവായിരുന്നു. അതാണിവിടെ ഒരു ഉദാഹരണമായി അല്ലാഹു എടുത്ത് പറഞ്ഞത്. (4) اللها (അവരോട് ഞാൻ കൽപിക്കുകയും, അങ്ങനെ അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ ഭേദഗതി വരുത്തുകയും ചെയ്യും.) കുറേ വിപുലമായ അർഥത്തിലുള്ള ഒരു വാക്കാണിത്. അല്ലാഹു നിശ്ചയിച്ച പ്രകൃതി -കളിൽ മാറ്റത്തിരുത്തങ്ങൾ വരുത്തുവാൻ ശ്രമിക്കുകയും, അവയെ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ഏർപ്പാടുകളും ഇതിൽ ഉൾപെടുന്നുവെന്ന് സാമാന്യമായി പറയാം. മതാദ്ധ്യാപനങ്ങൾക്കും ധാർമിക മൂല്യങ്ങൾക്കും വിലകല്പിക്കപ്പെടാറില്ലാത്ത ക്കാലത്ത് മനുഷ്യർക്കിടയിൽ ഇതിന് ധാരാളക്കണക്കിൽ തന്നെ ഉദാഹരണങ്ങൾ കാ ണാവുന്നതാണ്. സ്വവർഗഭോഗം, വന്ധ്യംകരണം, സ്ത്രീകൾ പുരുഷവേഷവും പുരുഷന്മാർ സ്ത്രീവേഷവും സ്വീകരിക്കൽ, ശരീരത്തിൽ പച്ചകുത്തൽ, കൃത്രിമച്ചായങ്ങ ളും ഉപകരണങ്ങളും വഴി ശരീരത്തിന് കൃത്രിമ വേഷമുണ്ടാക്കൽ എന്നിങ്ങിനെയുള്ളെ തല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്ന് നബിവചനങ്ങളിൽ നിന്നും മറ്റും മനസ്സിലാക്കാവുന്നതാണ്. പിശാച് ഏത് തരക്കാരനാണെന്ന് അവന്റെ വാക്കുകളിലൂടെത്തന്നെ വിവരിച്ചശേഷം, അല്ലാഹുവിനെ കൈകാര്യ കർത്താവായി സ്വീകരിക്കാതെ ആ പി ശാചിന്റെ ഉപദേശങ്ങൾ പിൻപറ്റുകവഴി അവനെ കൈകാര്യ കർത്താവായി സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, അത് തീരാനഷ്ടത്തിന് കാരണമാണ്, അവന്റെ വാഗ്ദാനങ്ങൾ തനിപൊള്ളയും വഞ്ചനയുമായിരിക്കും, പ്രാപ്യമല്ലാത്ത കാര്യങ്ങളിൽ വ്യാമോഹിപ്പിക്കുക മാത്രമാണ് അവൻ ചെയ്യുക , അതിൽ വഞ്ചിതരായിക്കഴിഞ്ഞവർക്ക് ശാശ്വതമായ നരകശിക്ഷയായിരിക്കും ആധാരം എന്നൊക്കെ.
4:122وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَنُدۡخِلُهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ وَعۡدَ ٱللَّهِ حَقّٗاۚ وَمَنۡ أَصۡدَقُ مِنَ ٱللَّهِ قِيلٗا
(122) വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്; അതിൽ എന്നെന്നും (അവർ) സ്ഥിരവാസികളായിക്കൊണ്ട്. അല്ലാഹുവിന്റെ വാഗ്ദാനം! (അതെ) യഥാർഥം!! വാക്കിൽ അല്ലാഹുവിനെക്കാൾ കൂടുതൽ സത്യവാൻ(-വേറെ) ആരാണ്?! (122) َّ ِ ين َ ബآم വിശ്വസിച്ചവരാകട്ടെ അവർ പ്രവർത്തിക്കുകയും ചെയ്ത الص സൽകർമങ്ങൾ വഴിയെ നാം അവരെ പ്രവേശിപ്പിക്കും സ്വർഗങ്ങളിൽ ഒഴുകുന്ന അതിന്റെ അടിഭാഗത്തിലൂടെ ْ َ ار ُ الأ അരുവികൾ, നദി(-പുഴ)-കൾ ِِ ين َ ഒخ َ ا സ്ഥിരവാസികളായിക്കൊണ്ട് َ ا ' ف ِ അതിൽ, അവയിൽ എക്കാലവും, എന്നെന്നും اللها അല്ലാഹുവിന്റെ വാഗ്ദാനം ح َ ق ّ ً ا യഥാർഥം, യഥാർഥമായ و َ م َ ن ْ ആരാണ്, ആരുണ്ട് അധികം സത്യവാൻ َ ن ِ م ِ َّ اللها അല്ലാഹുവിനെക്കാൾ ق ِ يلا വാക്കിൽ, വാക്കിനാൽ പിശാചിനെ കൈകാര്യക്കാരനാക്കാതെ, അല്ലാഹുവിനെ മാത്രം കൈകാര്യക്കാരനായി അംഗീകരിച്ച് സത്യവിശ്വാസവും സൽക്കർമവും സ്വീകരിക്കുന്നവരുടെ നേട്ടങ്ങൾ നേരെ മറിച്ചായിരിക്കണം. അതെ, അവർക്ക് ശാശ്വത നരകശിക്ഷയാണെങ്കിൽ, ഇവർക്ക് ശാശ്വതവും സുഖസമ്പൂർണവുമായ സ്വർഗീയ ജീവിതമായിരിക്കും ലഭിക്കുക. അവർ കൈകാര്യകർത്താവാക്കിയ പിശാച് അവർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം കളവും കൃത്രിമവുമായിരുന്നുവെങ്കിൽ, ഇവർ കൈകാര്യകർത്താവായി സ്വീകരിച്ച അല്ലാഹു അവരോട് നൽകിയ വാഗ്ദാനങ്ങളെല്ലാം തികച്ചും സത്യവും പരമാർഥവുമായിരിക്കും.
4:123–124لَّيۡسَ بِأَمَانِيِّكُمۡ وَلَآ أَمَانِيِّ أَهۡلِ ٱلۡكِتَٰبِۗ مَن يَعۡمَلۡ سُوٓءٗا يُجۡزَ بِهِۦ وَلَا يَجِدۡ لَهُۥ مِن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا
وَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ مِن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ نَقِيرٗا
(123) നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല; വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല (കാര്യം). ആർ ഒരു തിന്മ പ്രവർത്തിക്കുന്നുവോ അവന് അതിന് (തക്ക) പ്രതിഫലം നൽകപ്പെടും; അല്ലാഹുവിന് പുറമെ ഒരു കൈകാര്യ കർത്താവിനെയാകട്ടെ, സഹായകനെയാകട്ടെ, അവൻ തനിക്ക് കണ്ടെത്തുകയുമില്ല. (124) ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താൻ സത്യവിശ്വാസിയായും കൊണ്ട് സൽക്കർമങ്ങളിൽ നിന്ന്(-വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല. (123) ْ س َ ل َ അല്ല നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല വ്യാമോഹങ്ങളനുസരിച്ചുമല്ല വേദക്കാരുടെ പ്രവർത്തിക്കുന്നുവോ س ُ وء ً ا ഒരു തിന്മ, വല്ല ദൂഷ്യവും അവന് അതിന് പ്രതിഫലം നൽകപ്പെടും അവൻ കെണ്ടത്തുകയുമില്ല ُ َ ച തനിക്ക്, അവന്ന് اللها അല്ലാഹുവിന്ന് പുറമെ (കൂടാതെ) ഒരു കൈകാര്യകർത്താവിനെ, ബന്ധുവെ സഹായകനെയും ഇല്ല (124) ആരെങ്കിലും പ്രവർത്തിക്കുന്നതായാൽ الص സൽകർമങ്ങളിൽ നിന്ന് ആണായിട്ട് അല്ലെങ്കിൽ പെണ്ണായിട്ട് و َ ه ُ و َ അയാൾ, താൻ സത്യവിശ്വാസിയാണ് (താനും) എന്നാൽ അക്കൂട്ടർ അവർ പ്രവേശിക്കും സ്വർഗത്തിൽ അവർ (അവരോട്) അനീതി ചെയ്യപ്പെടുകയുമില്ല ഒരു കുത്തോളം (ഒട്ടും) സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് മൗലിക പ്രധാനമായ ഒരു തത്വം അല്ലാഹു ഈ വചനങ്ങളിൽ അറിയിക്കുന്നു. വിജയവും മോക്ഷവും രു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ കുത്തകാവകാശമല്ല; മോഹം ലഭിക്കുന്നതുമല്ല. അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങളും റസൂ -ലുകളുടെ അദ്ധ്യാപനങ്ങളും അനുസരിച്ചുള്ള സത്യവിശ്വാസവും സൽക്കർമവും കൊണ്ടാണത് സിദ്ധി -ക്കുക. ആണും പെണ്ണുമെന്ന വ്യത്യാസവും അതിൽ ഇല്ല. ആർ നന്മ ചെയ്തു, ആർ തിന്മെ ചയ്തു എന്നതാണ് കാര്യം. തിന്മയായുള്ളത് എന്തു ചെയ്താലും അതിന്റെ ഫലം അതിന്റെ കർത്താവ് അനുഭവിക്കും. നന്മയായുള്ളത് എന്ത് ചെയ്താലും കുറവും കൂടാതെ അതിന്റെ ഫലം അതിന്റെ കർത്താവും അനുഭവിക്കും. പക്ഷേ, സത്യവിശ്വാസത്തോട് കൂടി ചെയ്യപ്പെടുന്ന നന്മ- -മാത്രമേ അല്ലാഹുവിങ്കൽ സ്വീ കാര്യമായിരിക്കുകയുള്ളൂ. ഇതാണ് ആ തത്വം. സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ സൽക്കർമങ്ങൾ - അവ സ്വതവേ നോക്കുമ്പോൾ നല്ല കർമങ്ങളായിരുന്നാൽ തന്നെയും - അല്ലാഹുവിങ്കൽ സ്വീകാര്യമല്ലെന്ന് ക്വുർ-ആൻ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ആണായാലും പെണ്ണായാലും സൽക്കർമങ്ങൾ പ്രവർത്തിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് പറ -യാതെ (അയാൾ സത്യവിശ്വാസിയായിക്കൊണ്ട് പ്രവർത്തിച്ചാൽ) എന്ന് ഇവിടെയും അക്കാര്യം-അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അത്രയുമല്ല, ല്ലാഹുവിൽ വിശ്വസിക്കുന്നതിന് പുറമെ, അവന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന സൽക്കർമങ്ങൾക്ക് മാത്രമേ പരലോകത്ത് വെച്ച് പ്രതിഫലം നൽകപ്പെടുകയുള്ളൂവെന്നും ഐഹികമായ ഏതെങ്കിലും ലക്ഷ്യംവെച്ച് ചെയ്യുന്ന കർമങ്ങൾക്കൊന്നും പ്രതിഫലം ലഭിക്കുകയില്ലെന്നും ക്വുർ-ആനിൽനിന്നും ഹദീഥിൽനിന്നും അറിയപ്പെട്ടതാണ്. (ഒരു അണുത്തൂക്കം നന്മ ഒരാൾ പ്രവർത്തിച്ചാൽ അതവൻ കാണും)-എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് സത്യവിശ്വാസം സൽക്കർമങ്ങൾ സ്വീകരിക്കപ്പെടുന്നതിന് ഒരു ഉപാധിയല്ലെന്നും, വിശ്വാസിയാവട്ടെ അവിശ്വാസിയാവട്ടെ ആർ സൽക്കർമം ചെയ്താലും അതിന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നും ചിലർ പറയാറുണ്ട്. ഇത് ശരിയല്ലെന്നും, ക്വുർ-ആന്റെ സ്പഷ്ടമായ പല പ്രസ്താവനകൾക്കും എതിരാണെന്നും തീർത്തു പറയാം. ഞങ്ങളാണ് നിങ്ങളെക്കാൾ രക്ഷക്കും വിജയത്തിനും അവകാശപ്പെട്ടവർ എന്ന് മുസ്ലിംകളും വേദക്കാരും തമ്മിൽ ന്യായവാദം നടക്കുകയുണ്ടാ -യെന്നും, അതിനെത്തുടർന്നാണ് ഈ വചനങ്ങൾ അവതരിച്ചതെന്നും ചില രിവായത്തുകളി ൽ വന്നിട്ടുണ്ട്. എല്ലാ തിന്മകൾക്കും അതാതിന്റെ പ്രതിഫലം അനുഭവപ്പെടുക തന്നെ ചെയ്യു -മെങ്കിൽ നാം എങ്ങിനെ രക്ഷപ്പെടും? ഒട്ടും തിന്മ ചെയ്യാത്തവർ ആരാണുണ്ടായിരിക്കുക? എന്നൊക്കെ ചില സ്വഹാബികൾ ഈ വചനം അവതരിച്ചപ്പോൾ ഭയപ്പെട്ടതായും, സത്യവിശ്വാസികൾക്ക് അനുഭവപ്പെട്ടേക്കുന്ന രോഗം, വ്യസനം പോലെയുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കും തന്നെ - അവർ ക്ഷമ കൈക്കൊള്ളുന്നപക്ഷം - അവർക്ക് സൽഫലങ്ങൾ ലഭിച്ചു -കൊണ്ടിരിക്കുമെന്ന് പറഞ്ഞു നബി അവരെ സമാധാനിപ്പിച്ചതായും അഹ്മദ്, മുസ്ലിം, തിർമദി, നസാ-ഈ(-റ) മുതലായവർ രേഖപ്പെടുത്തിയിട്ടുള്ള ഒന്നിലധികം ഹദീഥുകൾ കാണാവുന്നതാകുന്നു. എന്ന പദത്തിന്റെ അർഥവും പ്രയോഗവും സംബന്ധിച്ച് 49-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുള്ളത് ഓർക്കുക.)
4:125–126وَمَنۡ أَحۡسَنُ دِينٗا مِّمَّنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ وَٱتَّبَعَ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۗ وَٱتَّخَذَ ٱللَّهُ إِبۡرَٰهِيمَ خَلِيلٗا
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٖ مُّحِيطٗا
(125) മത(കാര്യത്തിൽ) കൂടുതൽ നല്ലവൻ ആരാണ്? താൻ (നിഷ്കളങ്കം) നന്മ പ്രവർത്തിക്കുന്നവനായും കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുക ധ വിട്ടു കൊടുക്കുക പ യും. ഋജുമാനസനായ നിലയിൽ ഇബ്റാഹീമിന്റെ മാർഗം പിൻപറ്റുകയും ചെയ്തിട്ടുള്ള ഒരുവനെക്കാൾ! ഇബ്റാഹീമിനെ അല്ലാഹു ഒരു (ഉറ്റ) ചങ്ങാതിയായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു-. (126) അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (ഒക്കെ) അല്ലാഹു എല്ലാ കാര്യത്തെയും വലയം ചെയ്ത ധ പൂർണമായി അറിയുന്ന പ വനാകുന്നു. (125) അധികം (ഏറ്റവും) നല്ലവൻ ആരാണ് د ِ ين ً ا മതം, മതത്തിൽ, മതത്താൽ م ِ م َّ ن ْ ഒരുവനെ (യാതൊരുത്തനെ)-ക്കാൾ വിട്ടുകൊടുത്ത, കീഴ്പെടുത്തിയ, ഏൽപിച്ചുകൊടുത്ത തന്റെ മുഖത്തെ اللهِ َّ ِ അല്ലാഹുവിന്ന് و َ ه ُ و َ അവനാകട്ടെ, അവനോ സൽഗുണവാനാണ്, നന്മ പ്രവർത്തിക്കുന്ന (നിഷ്കളങ്കമായി ചെയ്യുന്ന)-വനുമാണ് പിൻപറ്റുകയും ചെയ്ത م ِ മാർഗത്തെ, നടപടിക്രമം ഇബ്റാഹീമിന്റെ ഋജുമാനസനായിട്ട്, നിഷ്ങ്കളനായ നിലയിൽ اللها അല്ലാഹു സ്വീകരിക്കുക(-ആക്കുക)യും ചെയ്തിരിക്കുന്നു ഇബ്റാഹീമിനെ خ َ ل ِ يلا (ഉറ്റ) ചങ്ങാതി (126) و َ اللهِ َّ ِ അല്ലാഹുവിന്നാണ്, അല്ലാഹുവിന്നുള്ളതാണ് الس ആകാശങ്ങളിലുള്ളതും الأر ഭൂമിയിലുള്ളതും االله അല്ലാഹു ആകുന്നുതാനും എല്ലാ കാര്യത്തെ (വസ്തുവെ)യും വലയം ചെയ്തവൻ, ചുറ്റി പൊതിഞ്ഞവൻ കഴിഞ്ഞ വചനത്തിൽ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമം പ്രവർ ത്തിക്കുക എന്ന് പറഞ്ഞതിന്റെ പ്രാവർത്തിക രൂപവും വിശദീകരണവുമാണി ത് എന്ന് പറയാം. അല്ലാഹുവിന്റെ ആജ്ഞാനിർദ്ദേശങ്ങൾ അനുസരിച്ച് അവനെ മാത്രം ആരാ -ധിച്ചുകൊണ്ട് അവന് പരിപൂർണമായി കീഴ്പെടുക, കലർപ്പുകളൊന്നും തീണ്ടാ തെ നിഷ്കളങ്കം സൽക്കർമങ്ങൾ ചെയ്യുക. അങ്ങിനെ ഇബ്റാഹീം (അ) സ്വീകരിച്ചു വന്ന അതേ നടപടി പിൻപറ്റുക, ഇതിലധികം നല്ലതായ ഒരു മതനടപടി റയില്ല. ആ മാർഗം ആർ സ്വീകരിക്കുന്നുവോ അവരാണ് യഥാർഥ വിജയികളും ഭാഗ്യവാന്മാരും എന്ന് താൽപര്യം. മുസ്ലിംകളും മുശ്രിക്കുകളും അടക്കമുള്ള അറബികളും, യ ഹൂദികളും ക്രിസ്ത്യാനികളും അടങ്ങിയ വേദക്കാരും തങ്ങളുടെ വംശപിതാവെന്ന നിലക്കും, പ്രവാചക കുടുംബത്തിലെ പ്രത്യേക സ്ഥാനപതി എന്ന നിലക്കും അഭിമാനപൂർവ്വം ആദരിച്ചു ബഹുമാനിച്ചു വരുന്ന ആളാണല്ലോ ഇബ്റാഹീം നബി(-അ). തങ്ങളാണ് ഇബ്റാഹീം നബി(-അ)-യുടെ മാർഗം പിൻപറ്റുന്നവരെന്ന് എല്ലാവരും വാദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വീകരിച്ച മാർഗം ഇന്നതാണെന്ന് സൂചിപ്പിച്ചു -കൊണ്ട് അത് പിൻപറ്റിയവരാണ് ഏറ്റവും നല്ല മതനടപടിക്കാർ എന്ന് പറഞ്ഞത്. എല്ലാവരും അംഗീകരിക്കുന്ന ഒരു മഹാനാണദ്ദേഹമെന്ന് മാത്രമല്ല, അദ്ദേഹത്തെ രു ഉറ്റചങ്ങാതിയായി - ഏറ്റവും പ്രിയപ്പെട്ടവനും വളരെ സാമീപ്യം സിദ്ധിച്ചവനുമായി - അല്ലാഹു അതുകൊണ്ട് ഓരോ കൂട്ടരും തങ്ങൾ അദ്ദേഹത്തി ന്റെ മാർഗത്തിലാണ് നിലകൊള്ളുന്നതെന്ന വാദം യാഥാർഥ്യമാക്കുവാൻ ശ്രമിക്കേണ്ടതാണെന്നും അല്ലാഹു ഉണർത്തുന്നു. എന്നാൽ എല്ലാവരും അല്ലാഹുവിന് പരിപൂർണമായി കീഴ്പെട്ടു കൊള്ളണമെന്ന് കൽപിക്കുന്നതിനുള്ള അടിസ്ഥാന കാരണമെന്താണ് എന്ന് കൂ ടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, ആകാശഭൂമികളിലുള്ളത് മുഴുവനും അവന്റെതാണ്. എല്ലാം തന്നെ അവന്റെ സൃഷ്ടി. എല്ലാം അവന്റെ ഉടമയിൽ. എല്ലാവരും വന്റെ അടിമകളും. എന്ത് - എവിടെ - എങ്ങിനെ സ്ഥിതിചെയ്യുന്നുവോ അതത്രയും പൂർണമായും സൂക്ഷ്മമായും അറിയുന്നവനുമാണവൻ. വിഭാഗം - 19 അനാഥകളെയും,-സ്ത്രീകളെയും സംബന്ധിക്കുന്ന കാര്യങ്ങളായിരുന്നുവല്ലോ സൂറത്തിന്റെ ആദ്യവചനങ്ങളിലെ സംസാരവിഷയം.-പിന്നീട് പല തു റയിലേക്കും സംസാരഗതി നീങ്ങി. ആദ്യം തുടങ്ങിവെച്ച വിഷയത്തിലേക്കു തന്നെ വീണ്ടും സംസാരഗതി തിരിച്ചുകൊണ്ടു അല്ലാഹുപറയുന്നു
4:127وَيَسۡتَفۡتُونَكَ فِي ٱلنِّسَآءِۖ قُلِ ٱللَّهُ يُفۡتِيكُمۡ فِيهِنَّ وَمَا يُتۡلَىٰ عَلَيۡكُمۡ فِي ٱلۡكِتَٰبِ فِي يَتَٰمَى ٱلنِّسَآءِ ٱلَّـٰتِي لَا تُؤۡتُونَهُنَّ مَا كُتِبَ لَهُنَّ وَتَرۡغَبُونَ أَن تَنكِحُوهُنَّ وَٱلۡمُسۡتَضۡعَفِينَ مِنَ ٱلۡوِلۡدَٰنِ وَأَن تَقُومُواْ لِلۡيَتَٰمَىٰ بِٱلۡقِسۡطِۚ وَمَا تَفۡعَلُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمٗا
(127) (നബിയേ), -സ്ത്രീകളുടെ കാര്യത്തിൽ അവർ നിന്നോട് വിധി തേടുന്നു.-പറയുക:--- അവരുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് വിധി നൽകുന്നു; സ്ത്രീകളിലെ അനാഥകളുടെ കാര്യത്തിൽ (വേദ)-ഗ്രന്ഥത്തിൽ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെടുന്നതും (നിങ്ങളെ ഓർമിപ്പിക്കുന്നു.) (-അതായത്:--- ) തങ്ങൾക്ക് നിയമി(ച്ചു നിശ്ചയി-)ക്കപ്പെട്ടിട്ടുളളത് നിങ്ങൾ കൊടുക്കാതിരിക്കുകയും, നിങ്ങൾ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും,-കുട്ടികളാവുന്ന ദുർബലരായുളളവരുടെയും (കാര്യത്തിൽ ഓതിക്കേൾപ്പിക്കപ്പെടുന്നതും, ഓർമിപ്പിക്കുന്നു.) അനാഥകളോട് നിങ്ങൾ നീതിമുറയുസരിച്ച് നിലകൊള്ളണമെന്നും (ഓർമിപ്പിക്കുന്നു). നിങ്ങൾ ഗുണ-(കര)-മായി എന്തു (തന്നെ) ചെയ്യുന്നതായാലും അതിനെ പറ്റി അല്ലാഹു നിശ്ചയമായും അറിയുന്നവനാകുന്നു. (127) -അവർ നിന്നോട് വിധിതേടുന്നു -സ്ത്രീകളുടെ കാര്യത്തിൽ ق ُ ل ِ നീ പറയുക ُ َّ اللها അല്ലാഹു നിങ്ങൾക്കു വിധി നൽകുന്നു ف ن َّ അവരുടെ കാര്യത്തിൽ -ഓതിത്തരപ്പെടുന്നതും -നിങ്ങൾക്ക് (വേദ)-ഗ്രന്ഥത്തിൽ -അനാഥരുടെ കാര്യത്തിൽ സ്ത്രീകളിലെ ِ -യാതൊരുവരായ അവർക്ക് നിങ്ങൾ നൽകുകയില്ല, നിങ്ങൾ കൊടുക്കാത്ത രേഖപ്പെടുത്ത (നിശ്ചയിക്ക - നിയമിക്ക)-പ്പെട്ടത് َ ُ ن َّ - -അവർക്ക് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. അനിഷ്ടപ്പെടുന്നു അവരെ വിവാഹം ചെയ്യാൻ ബലഹീനരാക്കപ്പെട്ടവരുടെയും, ദുർബലരുടെയും(കാ ര്യത്തിൽ) കുട്ടികളാകുന്ന, കുട്ടികളിൽ നിന്നുള്ള നിങ്ങൾ നിലകൊളളുവാനും (നിലകൊളളണമെന്നും) അനാഥകൾക്ക്, അനാഥരോട് നീതിമുറയനുസരിച്ച്, നീതിയോടെ നിങ്ങൾ എന്തു ചെയ്താലും, എന്തു ചെയ്യുന്നുവോ നല്ലതായിട്ട്, ഗുണകരമാകുന്ന اللها എന്നാൽ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു, ആയിരിക്കുന്നു ب ِ ه ِ അതിനെപ്പറ്റി അറിയുന്നവൻ. -സ്ത്രീകളുടെ വിഷയത്തിൽ അവർ (സ്വഹാബികൾ) നബി യോട് ഫത്വ (-വിധി) തേടിയിരുന്നുവെന്നു മാത്രമേ അല്ലാഹു ഇവിടെ പറയുന്നുളളൂ. ചോദ്യത്തിന്റെ രൂപം വിശദീകരിച്ചിട്ടില്ല. എങ്കിലും തുടർന്നുളള വചനങ്ങളിൽ നിന്ന് ചോദ്യത്തെപ്പറ്റി ഏറെ- رغبة (റഗ്ബത്ത്) എന്ന മൂലത്തിൽ നിന്നുളള ക്രിയാരൂപങ്ങളോടു ബന്ധ -പ്പെട്ടുകൊണ്ട് ചിലപ്പോൾ فى എന്ന അവ്യയവും, ചിലപ്പോൾ عن എന്ന അവ്യയവും വരും. فى ആയിരിക്കുമ്പോൾ അതിനുശേഷം പറയുന്ന കാര്യത്തിൽ ആഗ്രഹം്ര പകടിപ്പി -ക്കുക-- അത് -ഇഷ്ടപ്പെടുക---എന്നും عن ആയിരിക്കുമ്പോൾ അതിനുശേഷം പറഞ്ഞ കാര്യത്തിൽ മടി വെറുപ്പായിരിക്കുക --എന്നുമായിരിക്കും ഉദ്ദേശ്യം. ഇവിടെ പ്രസ്തുത രണ്ടു അവ്യയങ്ങളും പറയപ്പെട്ടിട്ടില്ലെങ്കിലും രണ്ടിലൊന്ന് ലോപിച്ചുപോയിട്ടുണ്ടെന്ന് വെക്കേണ്ടതുണ്ട്. രണ്ടിൽ ഓരോന്നും ആവാൻ ഇവിടെ സാധ്യതയുളളതുകൊണ്ടാണ് രണ്ടുപ്രകാരവും അർത്ഥം പറയപ്പെടുന്നത്.
4:128–129وَإِنِ ٱمۡرَأَةٌ خَافَتۡ مِنۢ بَعۡلِهَا نُشُوزًا أَوۡ إِعۡرَاضٗا فَلَا جُنَاحَ عَلَيۡهِمَآ أَن يُصۡلِحَا بَيۡنَهُمَا صُلۡحٗاۚ وَٱلصُّلۡحُ خَيۡرٞۗ وَأُحۡضِرَتِ ٱلۡأَنفُسُ ٱلشُّحَّۚ وَإِن تُحۡسِنُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
وَلَن تَسۡتَطِيعُوٓاْ أَن تَعۡدِلُواْ بَيۡنَ ٱلنِّسَآءِ وَلَوۡ حَرَصۡتُمۡۖ فَلَا تَمِيلُواْ كُلَّ ٱلۡمَيۡلِ فَتَذَرُوهَا كَٱلۡمُعَلَّقَةِۚ وَإِن تُصۡلِحُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
(128) വല്ല സ്ത്രീയും അവളുടെ വരനിൽ നിന്നു പിണക്കമോ, അവഗണനയോ ഭയപ്പെട്ടുവെങ്കിൽ അവർ രണ്ടു പേരും അവർക്കിടയിൽ വല്ല യോജിപ്പുണ്ടാക്കുന്നതിന് അവർക്ക് കുറ്റമില്ല. ക്കുറെ മനസ്സിലാക്കുവാൻ കഴിയും. ശരിക്കുളള മറുപടി അടങ്ങിയിരിക്കുന്നതും ആ വചനങ്ങളിൽ തന്നെ. മറുപടിക്കു മുമ്പായി , അതിനാധാരമായ തത്വ -ങ്ങളടങ്ങിയ ഒരു മുഖവുരയും, ഒരു അനുസ്മരണവും എന്ന നിലക്കാണ് ഈ വചനം നി ലകൊളളുന്നത്. (-അവർക്ക് നിയമിക്കപ്പെട്ടത് കൊടുക്കാതിരിക്കുക ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, അനാഥകളുടെ മഹ്ർ മുതലായ അവ -കാശങ്ങൾ കൊടുക്കാതിരിക്കുക എന്നാകുന്നു. -എന്ന വാക്യത്തിന് അവരെ വിവാഹം ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുക എന്നും, അവരെ വിവാഹം ചെയ്യുവാൻ നിങ്ങൾ മടിക്കുക എന്നും, അർത്ഥം വരാവുന്നതാണ്. ആദ്യത്തെ അർത്ഥമാണ് പരിഭാഷയിൽ കൊടുത്തിരിക്കുന്നത്. രണ്ടായാലും ഇവിടെ യോജിക്കായ്കയില്ലതാനും. കാരണം , ഒരാളുടെ സംരക്ഷണത്തിൻകീഴിൽ അയാൾക്ക് വിവാഹം കഴിക്കുന്നതിനു വിരോധമില്ലാത്ത അനാഥയാ യ പെൺകുട്ടിയുണ്ടാകുമ്പോൾ, അവളുടെ ധനത്തിലോ സൗന്ദര്യത്തിലോ മറ്റോ ആകൃഷ്ടനായി അയാൾ അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചെന്നുവരും. ചിലപ്പോൾ വളുടെ വൈരൂപ്യമോ മറ്റോ കാരണമായി അവളെ വിവാഹം കഴിക്കുവാൻ അയാൾ മ ടിച്ചെന്നും വരും. അതേ സമയത്ത് അവളുടെ ധനം അന്യാധീനപ്പെട്ടു പോകുമെന്ന് കരുതി മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുവാൻ ഇഷ്ടപ്പെടാതെയുമിരിക്കും. രണ്ടു പ്രകാരത്തിലായാലുംവിവാഹം ചെയ്വാൻ ആഗ്രഹിക്കുന്നതായാലും, അതിനു മടിക്കുന്നതായാലും ശരി, അവരോടു നീതി പാലിക്കണമെന്നും അവരുടെ നിയമപ്രകാരമു -ളള മഹ്ർ മുതലായ എല്ലാ അവകാശങ്ങളും കൊടുക്കുകതന്നെ വേണമെന്നും അല്ലാഹു കൽപിക്കുന്നു .ഈ വിഷയം (-റ) യിൽ നിന്ന് ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ച ചില ഹദീഥുകളിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുളളതാണ്. അതുപോലെ -ത്തന്നെ, ദുർബലരും പ്രായപൂർത്തി വന്നു സ്വന്തം കൈകാര്യങ്ങൾ നടത്തുമാറായിട്ടില്ലാത്തവരുമായ കുട്ടികളോടും നീതീപാലിക്കണമെന്നും അവർക്കവകാശപ്പെട്ട അനന്തര സ്വത്തുക്കളും മറ്റും മുറപോലെ കൊടുക്കണമെന്നും കൽപിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുളള വിശദവിവരങ്ങൾ ഈ സൂറത്തിന്റെ ആദ്യ വചനങ്ങളിലും വ്യാഖ്യാനത്തിലുമായി മുമ്പ് വി വരിച്ചു കഴിഞ്ഞതാണ്. ഇവിടെ അതിന്റെ അനുസ്മരണം മാത്രമാണുളളത്. അല്ലാഹു തു ടർന്നു പറയുന്നു:- യോജിപ്പാകട്ടെ , ഗുണകരവുമാകുന്നു. മനസ്സുകളിൽ പിശുക്ക് (ശീലം , സദാ) തയ്യാറാക്കപ്പെട്ടിരിക്കുന്നുതാനും. നിങ്ങൾ നൻമ പ്രവർത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന് നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (129) സ്ത്രീകൾക്കിടയിൽ നീതി പാലിക്കുവാൻ നിങ്ങൾ (അതിന്) അത്യാഗ്രഹിച്ചാലും നിങ്ങൾക്ക് സാധിക്കുകയില്ല തന്നെ. എന്നാൽ, നിങ്ങൾ (ഒരു പക്ഷത്തേക്ക് ) മുഴുവൻ(-അങ്ങ്) ചാഞ്ഞുപോകരുത്. അപ്പോൾ, നിങ്ങൾ അവളെ (മറുപക്ഷത്തുളളവളെ) കെട്ടിയിടപ്പെട്ടവളെപ്പോലെ വിട്ടുകളഞ്ഞേക്കും. നിങ്ങൾ യോജിപ്പുണ്ടാക്കുകയും,- സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (128) വല്ല സ്ത്രീയും (ആയി) എങ്കിൽ خ َ اف َ ت ْ അവൾ ഭയപ്പെട്ടു(-എങ്കിൽ) അവളുടെ വരനിൽ (ഭർത്താവിൽ) നിന്ന് ُ ش ُ وز ً ا പിണക്കത്തെ അല്ലെങ്കിൽ അവഗണന, തിരിഞ്ഞുകളയൽ എന്നാൽ കുറ്റമില്ല. തെറ്റില്ല അവർ രണ്ടാളുടെ മേൽ അവർ യോജിപ്പു(-ഒത്തുതീർപ്പു---സന്ധി---നന്നാവൽ) ഉണ്ടാക്കുന്നതിന് അവർ രണ്ടാൾക്കിടയിൽ ഒരു യോജിപ്പ്, വല്ല ഒത്തുതീർപ്പും و َ الص ُّ ل ْ ح ُ യോജിപ്പാകട്ടെ خ َ ير ْ ٌ ഉത്തമമാണ്, ഏറ്റം നല്ലതാണ് തയ്യാറാക്ക (-സന്നദ്ധമാക്ക) പ്പെടുകയും ചെയ്തിരിക്കുന്നു الأن ْ ف ُ س ُ മനസ്സുകളിൽ, ആളുകൾക്ക് الش ُّ ح َّ പിശുക്ക്ശീലം -നിങ്ങൾ നൻമ(-ഗുണം) ചെയ്യു- ന്നപക്ഷം നിങ്ങൾ സൂക്ഷിക്കുകയും اللها -എന്നാൽ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി സൂക്ഷ്മമായി അറിയുന്നവൻ (129) നിങ്ങൾക്ക് സാധ്യമാകുന്നതേയല്ല നിങ്ങൾ നീതി പാലിക്കുവാൻ ഉلا സ്ത്രീകൾക്കിടയിൽ നിങ്ങൾ അത്യാഗ്രഹിച്ചാലും ,മോഹിച്ചാലും -അപ്പോൾ നിങ്ങൾ ചായ(-മറിയ---ചരിയ)-രുത് َّل മുഴുവൻ ചായ്വും അപ്പോൾ അവളെ നിങ്ങൾ വിട്ടുകളയും,-വിട്ടേക്കും -കെട്ടിയിടപ്പെട്ട (-ബന്ധനത്തിലാക്കപ്പെട്ട) -വളെപ്പോലെ നിങ്ങൾ യോജിപ്പുണ്ടാക്കുന്ന (നന്നാക്കിത്തീർക്കുന്ന) പക്ഷം നിങ്ങൾ സൂക്ഷിക്കുകയും اللها എന്നാൽ നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാകുന്നു കരുണാനിധി
4:130وَإِن يَتَفَرَّقَا يُغۡنِ ٱللَّهُ كُلّٗا مِّن سَعَتِهِۦۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمٗا
(130) അവർ രണ്ടുപേരും (തമ്മിൽ)പിരിഞ്ഞുപോകുന്നുവെങ്കിലോ, (രണ്ടിൽ) എല്ലാ(ഓരോരു) വരെയും അല്ലാഹു അവന്റെ വിശാലകഴിവിനാൽ ധന്യരാക്കുന്നതാണ്. അല്ലാഹു വിശാലനും, അഗാധജ്ഞനുമാകുന്നു. (130) അവർ രണ്ടാളും പിരിഞ്ഞെങ്കിൽ, വേറിട്ടാൽ اللها അല്ലാഹു ധന്യരാക്കും (ആശ്രയിക്കാതാക്കും) ك ُ لا എല്ലാവരെയും (ഓരോരുത്തരെയും) അവന്റെ വിശാല കഴിവിനാൽ, വിശാലത നിമിത്തം االله അല്ലാഹു ആകുന്നുതാനും -വിശാലൻ -അഗാധജ്ഞൻ, യുക്തിമാൻ. കഴിഞ്ഞ വചനത്തിൽ സൂചിപ്പിക്കപ്പെട്ട ചോദ്യത്തിനുളള മറുപടിയായിട്ടാണ് ഈ വചനങ്ങൾ നിലകൊളളുന്നത്. ഭർത്താവും ഭാര്യയും തമ്മിലുണ്ടാവുന്ന പിണക്കം, ഒത്തു തീർപ്പ്, വേർപാട് എന്നിവയെപ്പററി മുമ്പ് വിവരിച്ചിട്ടില്ലാത്ത ചില ഉപദേശ നിർദ്ദേശങ്ങൾ ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു. ഭർത്താവ് തന്നോട് പി ണക്കത്തിലാണെന്നോ, ഒരു സ്ത്രീക്ക് മനസ്സിലായാൽ---അത് വർദ്ധിക്കുവാൻ കാരണമുണ്ടാക്കാതെരണ്ടാളും തമ്മിൽ യോജിക്കുന്നവി ധം ഒരു ഒത്തുതീർപ്പുണ്ടാക്കി പരിഹരിക്കേണ്ടതാണെന്ന് അല്ലാഹു ഉപദേശിക്കുന്നു. ഒത്തുതീർപ്പ് നിർദ്ദേശം ഉന്നയിക്കുന്നത് ഏതുഭാഗത്ത് നിന്നായിരിക്കണം എന്ന് പറഞ്ഞിട്ടി -ല്ല. ആദ്യം ഉന്നയിക്കുന്നത് ആരായിരിക്കുമോ അവരായിരിക്കും അതിൽ ശ്രേഷ്ഠ സ്ഥാനം അർഹിക്കുന്നവർ. ഒത്തുതീർപ്പിലുളള വ്യവസ്ഥകൾ രണ്ടാളും തമ്മിലോ,രണ്ടാളുടെയും പക്ഷക്കാർ തമ്മിലോ കൂടിയാലോചിച്ചു തയ്യാറാക്കാവുന്നതാകുന്നു. തമ്മി ൽ യോജിപ്പുണ്ടാക്കുന്നതിന് കുറ്റമില്ല എന്നാണ് ആദ്യം അല്ലാഹു പറഞ്ഞതെങ്കിലും തുടർന്നുകൊണ്ട് യോജിപ്പാണ് ഏറ്റവും നല്ലത് الص ُّ ل ْ ح ُ ) എന്ന് പറഞ്ഞിരിക്കകൊണ്ട് ഒത്തുതീർപ്പിന് സാധ്യത ഇല്ലെങ്കിലേ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടതുളളൂവെന്ന് വ്യക്തമാകുന്നു. ഒത്തുതീർ പ്പുണ്ടാകാത്ത പക്ഷം, അത് പരസ്പരം വേർപാടിലാണല്ലോ കലാശിക്കുക; അഥവാ വിവാഹമോചനത്തിലേക്ക്. അതാകട്ടെ, അവസാനത്തെ കയ്യും, മതത്തിൽ വെറുക്കപ്പെട്ട കാര്യവുമാണ്. ഏതെ -ങ്കിലും ഒരു ഭാഗത്തു നിന്നോ, രണ്ടു ഭാഗത്തു നിന്നും തന്നെയോ ചില വിട്ടുവീഴ്ചകൾ ത ഒത്തുതീർപ്പുണ്ടാകുകയില്ല. എന്നാൽ, ഒരു ഭാഗത്തു നിന്നുണ്ടാകുന്ന വിട്ടുവീഴ്ച യെ അതിന്റെ അവകാശം മറ്റേ ഭാഗത്തിനു അടിയറവെക്കലായോ, അതിനു കാടുക്കലായോ വ്യാഖ്യാനിക്കേണ്ടതില്ല എന്നൊരു സൂചനകൂടി "രണ്ടുകൂട്ടരും തങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുന്നതിൽ തെറ്റില്ല എന്ന വാക്യത്തിൽ അടങ്ങിയിരിക്കാം. ഒത്തുതീർപ്പു വ്യവസ്ഥകളെപ്പറ്റി കൂടുതലൊന്നും പറയാതെ, അത് സന്ദർഭത്തിനൊത്തവണ്ണം ചെയ്തുകൊളളുവാൻ അല്ലാഹു ഭാര്യാഭർത്താക്കൾക്ക് വിട്ടു -കൊടുത്തിരിക്കുകയാണ്. വ്യക്തികളുടെയും പരിതഃസ്ഥിതികളുടെയും നില -പാട് കണക്കിലെടുത്തുകൊണ്ടുളള വ്യവസ്ഥകളാണല്ലോ പ്രായോഗികമാകുക. ഭാര്യയുടെ അനാരോഗ്യം വൈരൂപ്യം, സ്വഭാവദോഷം, അപ്രാപ്തി , വന്ധ്യത എന്നിങ്ങനെയുളള ചില കാരണങ്ങളായിരിക്കും പലപ്പോഴും പിണക്കത്തിനും, അവഗണനക്കും ഹേതുവാകുന്നത്. ഇങ്ങിനെ വരുമ്പോൾ അവന് വേറെ വിവാഹം കഴിക്കുവാൻ ആഗ്രഹമോ അത്യാവ -ശ്യകതയോ നേരിട്ടേക്കും. അതേ സമയത്ത് രണ്ടു പേരുമോ , ഒരാളോ, ദരിദ്രരോ, ധനികരോ ആയിരിക്കുകയും ചെയ്യും. ഇതുപോലെയുളള സ്ഥിതി വിശേഷങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം ഒത്തുതീർപ്പ്. ഭക്ഷണം, പാർപ്പിടം , വസ്ത്രം മുതലായ ഭർത്താവിൽ നിന്ന് കിട്ടേണ്ടുന്ന വകകളിൽ വല്ലതും വിട്ടുകൊടുക്കുക; ഒന്നിലധികം ഭാര്യമാരുളള ഭർത്താവ് ഓരോ ഭാര്യയുടെ അടുക്കലും താമസിക്കുവാൻ നി ശ്ചയിച്ചിട്ടുളള ഊഴത്തിൽ ഇളവ് അനുവദിക്കുക; പുതിയ വിവാഹം കഴിക്കുന്നതിൽ പ്ര തിഷേധം പ്രകടിപ്പിക്കാതിരിക്കുക എന്നിങ്ങനെ പലതും സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാ -കേണ്ടുന്ന വിട്ടുവീഴ്ചകളായിരിക്കും. നബി തിരുമേനി അവിടുത്തെ പത്നിമാർക്കിടയിൽ കൃത്യമായ ഊഴം നിശ്ചയിച്ചുകൊണ്ടായിരുന്നു അവരുടെ അടുക്കൽ താമസിച്ചിരുന്നത്. എന്നാലും ദിവസം ഒരു പ്രാവശ്യം എല്ലാവരുടെ അടുക്കലും ചെന്നുപോരുകയും പതിവാ -യിരുന്നു. ഊഴപ്രകാരമുളള ദിവസങ്ങളിലേ ആരുമായും സമീപനമുണ്ടാകുകയുള -ളൂ. സൗദാ ( റ) ക്കു വാർദ്ധക്യവും അനാരോഗ്യവും സംഭവിച്ചപ്പോൾ, റസൂൽ തന്നെ വിവാഹമോചനം ചെയ്തേക്കുമോ എന്ന് അവർക്ക് സംശയം തോന്നി. അവർ നബിയോടു ഇങ്ങിനെ ഉണ ർത്തി: "എനിക്ക് എനി ഒരു ഭർത്താവിന്റെ ആവശ്യമില്ല. അങ്ങയുടെ പത്നിമാരിൽ ഒരുത്തിയായിക്കൊണ്ട് പരലോകത്ത് ഒരുമിച്ചു കൂടുവാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു താനും . എന്റെ ഊഴം ഞാൻ വിട്ടു കൊടുക്കുന്നു. അവിടുന്ന് എന്നെ വേർപ്പെടുത്തി വിടാതെ സ്വീകരിച്ചുകൊണ്ടിരിക്കണം' . അങ്ങനെ, സൗദാ (റ) യുടെ ദിവസങ്ങളിലും തിരുമേനി (റ) യുടെ കൂടെ താമസിച്ചു പോരുകയുണ്ടാ -യി. പ്രധാനപ്പെട്ട എല്ലാ ഹദീഥ് പണ്ഡിതൻമാരും ഈ വിവരം രേഖപ്പെടുത്തിക്കാണാം. ഇതു -പോലെ, ഭാര്യ വന്ധ്യയായിരിക്കുകയോ, വാർദ്ധക്യവും അനാരോഗ്യവും പിടിപെട്ടവളായിരിക്കുകയോ നിമിത്തം ഭർത്താവ് മറ്റൊരു വിവാഹത്തിനോ, അവളെ പിരിച്ചുവി -ടാനോ ആലോചിക്കുന്ന സന്ദർഭങ്ങളിൽ; മഹ്ർ, നിത്യ ചിലവുകൾ , ദാമ്പത്യാവകാശം ആദിയായവയിൽ വിട്ടുവീഴ്ച ചെയ്തുകൊടുത്തുകൊണ്ട് അതേവരെ വിവാഹബന്ധം തുടർന്നു പോകുവാൻ ഇരുകൂട്ടരും തമ്മിൽ യോജിപ്പ് വ്യവസ്ഥയുണ്ടാക്കുന്നത് സംബന്ധിച്ചതാണ് ഇവിടെ (128-ാം വചനത്തിൽ) പ്രസ്താവിക്കുന്നെ തന്നും, ഇതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുളളതായി റിയുന്നില്ലെന്നും പല രിവായത്തുകളും ഉദ്ധരിച്ചുകൊണ്ട് ഇബ്നു കഥീർ (റ) പ്രസ്താവിച്ചിരിക്കുന്നു. ഒത്തുതീർപ്പിനെപ്പറ്റി പ്രസ്താവിച്ചശേഷം മനുഷ്യമനസ്സുകളിൽ നിന്ന് വേറിട്ടു പോകാതെ സദാ അതിൽ തങ്ങി നിൽക്കുന്ന ഒരു സഹജശീലമാണ് പി ശുക്ക് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. പിശുക്ക് എന്ന് അർത്ഥം കൽപിച്ചത് ش ُّ ح َّ (ശുഹ്--ഹ്) എന്ന പദത്തിനാണ്.- അധീനത്തിലുളളത് ചിലവഴിക്കുന്നതിലുളള ലുബ്ധതക്കു പുറമെ, കൂടുതൽ ലഭിക്കുവാനുളള ആർത്തിയും കൂടി ഉണ്ടായിരിക്കുമ്പോഴാ ണ് അതിന് 'ശുഹ്ഹ്' എന്ന് പറയപ്പെടുക. വളരെ ശ്രദ്ധേയമായ ഒരു വസ്തുതയാണ് ഈ വാക്യത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ടുകൂട്ടർ തമ്മിലുണ്ടാകുന്ന ഭിന്നിപ്പ് അവസാനിക്കേണമെങ്കിൽ അന്യോന്യം വിട്ടുവീഴ്ചയും, ഔദാര്യ മനഃസ്ഥി -തിയും അനിവാര്യമാണല്ലോ. അതാകട്ടെ പൊതുവിൽ മനഃപ്രയാസം ഉളവാക്കുന്ന കാര്യവുമാണ്. അതുകൊണ്ട് കുറേയൊക്കെ മനഃപ്രയാസം തോന്നിയാലും സങ്കുചിത മനഃസ്ഥിതി പ്രകടിപ്പിക്കാതെ ഓരോരുത്തരും സ്വന്തം ഭാഗത്ത് നിന്ന് കഴിയുന്നത്ര നീക്കുപോക്കു -കൾക്ക് തയ്യാറാവുകയും, മറുഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങളിൽ പാരായ്മകൾ ഉണ്ടായാലും അതിന്റെ നേരെ കണ്ണടയ്ക്കുകയും ചെയ്യണം. എന്നാലെ തമ്മിൽ യോജിപ്പിലെത്താൻ കഴിയുകയുളളൂവെന്നാണിത് സൂചിപ്പിക്കുന്നത്. പ്ര ശ്നം ശുഭകരമായി കലാശിക്കുന്നതിന് ഉതകുന്ന നൻമകൾ ചെയ്യുകയും, അതിന് ദോഷകരമായ തിൻമകളൊന്നും ചെയ്യാതെ സൂക്ഷിക്കുകയും ചെയ്താൽ, അല്ലാഹു അതെല്ലാം ശരിക്കും അറിയുകയും, കണക്കിലെടുക്കുകയും, തക്ക പ്രതിഫലം നൽകുകയും ചെയ്യുന്നതാണെന്നുകൂടി ഉണർത്തിയിരിക്കുന്നു. ഒത്തുതീർപ്പിനെപ്പറ്റി പലതും പ്രസ്താവിച്ചശേഷം (129--ാം വചന -ത്തിൽ) വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി അല്ലാഹു ഉണർത്തുന്നു. നിങ്ങൾക്ക് അത്യാഗ്രഹമുണ്ടായാൽ തന്നെയും സ്ത്രീകൾക്കിടയിൽ നീതി പാലിക്കുവാൻ - പരിപൂർ ണമായ നീതിപാലനം നടത്തുവാൻ മനുഷ്യരായ നിങ്ങൾക്ക് സാധ്യമല്ലതന്നെ എന്ന് അല്ലാഹു തീർത്തു പറയുന്നു. അതുകൊണ്ട് കഴിവുള്ളിടത്തോളം നീതി പാലിക്കണമെന്നേ നിങ്ങളോട് കൽപിക്കുന്നുള -ളൂനിങ്ങളുടെ കഴിവിന്നതീതമായ നീതിപാലനം നടത്തുവാൻ കൽപ്പിക്കുന്നില്ല--- എന്നത്രേ ഈ വാക്യം ധ്വനിപ്പിക്കുന്നത്. എന്നുവെച്ച് ചിലരുടെ നേരെ പ്രത്യേകം ചായ്വുണ്ടായിത്തീരുകയും, മറ്റേവരെ കെട്ടിയിട്ടപോലെ കുടുക്കിലാക്കി വിഷമിപ്പിക്കുക യും ചെയ്യരുത് എന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്തിരിക്കുന്നു. കെട്ടിയിടപ്പെട്ടവളെപ്പോലെ) എന്ന് പറഞ്ഞതിന്റെ താൽപര്യം, നിയമപ്രകാരം വിവാഹിതയാണെങ്കിലും ഫലത്തിൽ വിവാഹിതയോ , മോചിതയോ അല്ലാത്തവിധം ബന്ധനത്തിൽ അകപ്പെട്ടവൾ എന്നാണ്. സ്വഭാവഗുണം, ഭർത്തൃസ്നേഹം, സംസാരശൈലി, സൗന്ദര്യം, ആരോഗ്യം, അറിവ്, കാര്യപ്രാപ്തി എന്നിങ്ങനെയുളള പലഗുണങ്ങളുടെ തോതനുസരിച്ചായിരിക്കും ഭാര്യാഭർത്താക്കൾ തമ്മിലുളള സ്നേഹബന്ധവും ഇണക്കവും. പ്രസ്തുത ഗു ണങ്ങളിലാണെങ്കിൽ, എല്ലാവരും ഒരേ തരക്കാരായിരിക്കുകയുമില്ല. സ്വാഭാവികമായ ഇക്കാരണത്താൽ, ഒന്നിലധികം ഭാര്യമാരുളള ഒരാൾക്ക് എല്ലാ നിലക്കും ശരിക്കും തുല്യമായി പെരുമാറുവാൻ കഴിയുകയില്ലെന്നു സ്പഷ്ടമാകുന്നു. എന്നാൽ ഭക്ഷണം ,വസ്ത്രം, ഒന്നിച്ചുളള താമസം, ജീവിത സൗകര്യങ്ങൾ മുതലായ പല കാര്യങ്ങളിലും തുല്യ നില കൈകൊളളുവാൻ പ്രയാസവുമില്ല. സ്ത്രീകൾക്കിടയിൽ പരിപൂർണമായ നീതിപാലിക്കുക സാധ്യമല്ലെന്നും അതുകൊണ്ട് കഴിയുന്നിടത്തോളം നീതിപാലിക്കലാണ് നിർബന്ധമുളളതെന്നും, നീതിപാലിക്കുവാൻ കഴിയുന്ന വിഷയങ്ങളിൽ എല്ലാവരോടും തുല്യനില പ്രകടമാക്കണമെന്നും, അതിൽ പക്ഷഭേദം കാണിക്കുവാൻ പാടില്ലെന്നുമാണ് ഇപ്പറഞ്ഞതിന്റെ ചുരുക്കം. ഈ വചനവും അല്ലാഹു അവസാനിപ്പിച്ചത് നോക്കുക . 'നിങ്ങൾ യോജിച്ചു നന്നായി തീരുകയും സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യമുളളവനുമാണ്' . കഴിയു -ന്നത്ര ക്ഷമിച്ചും, സഹിച്ചും, വിട്ടുവീഴ്ച ചെയ്തും തമ്മിൽ യോജിക്കുവാൻ ശ്രമിക്കണം. അതിൽ ആരും വിലങ്ങു നിൽക്കരുത്. അങ്ങിനെ ചെയ്താൽ അല്ലാഹു നിങ്ങൾക്ക് പാപമോചനം നൽകുകയും നിങ്ങളുടെ നേരെ കരുണ കാണിക്കുകയും ചെയ്യുമെന്നുളള ഒരു വാഗ്ദാനമാണിത്. (റ) പ്രസ്താവിക്കുന്നു: റസൂൽ തിരുമേനി അവിടുത്തെ ഭാര്യമാർക്കിടയിൽ ഭാഗിക്കുകയും (ഓരോരുത്തരുടെയും അടുക്കൽ താമസിക്കുന്നതിനുള്ള ഊഴം കണക്കാക്കുകയും), അതിൽ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ട് പിന്നെയും അവിടുന്നു പറയും: "അല്ലാഹുവേ, ഇത് എനിക്ക് കഴിയാവുന്ന കാര്യത്തിലുളള എന്റെ ഭാഗിക്കലാണ്. അതുകൊണ്ട് നിനക്കു കഴിയുന്നതും, എനിക്കു ക ഴിയാത്തതുമായ കാര്യത്തിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ!'. (അ ; ദാ; ജ; തി; ന ) നബി അരുളി ചെയ്തതായി അബൂഹുറയ്റഃ (റ) പറയുന്നു: ഒരാൾക്ക് രണ്ടു ഭാ ര്യമാരുണ്ടായിരുന്നിട്ട് അവൻ അവരിൽ ഒരുവളിലേക്ക് ചാഞ്ഞാൽ , ക്വിയാമത്ത് നാളിൽ അവെ ന്റ രണ്ടു പക്ഷങ്ങളിൽ ഒന്നു ചരിഞ്ഞുംകൊണ്ട് അവൻ വരുന്നതാണ്. (അ ; ദാ; ജ ; തി; ന ) എല്ലാ ഭാര്യമാരുമായുളള പെരുമാറ്റങ്ങൾ തികച്ചും പക്ഷഭേദം തോന്നാ ത്ത വിധത്തിലായിരിക്കുവാൻ സൂക്ഷിക്കണമെന്ന് ചുരുക്കത്തിൽ പറയാം. സന്ദർഭവശാൽ ഒരു സംഗതി ഇവിടെ ഉണർത്തുന്നത് ആവശ്യമെന്ന് കരു -തുന്നു. ഈ സൂറത്തിലെ 3-ാം വചനവും, ബലപ്പെട്ട പല ഹദീഥുകളും മുഖേന സ്ഥാപിതമായതും , ഇസ്ലാമിന്റെ ആദ്യ കാലം തൊട്ട് അടുത്ത കാലം വരെ മുസ്ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിട്ടില്ലാത്തതുമായ ബഹുഭാര്യാത്വത്തെ -വേ -ണ്ടിവന്നാൽ ഒരു പുരുഷന് ഒന്നു മുതൽ നാലു വരെ ഭാര്യമാരെ സ്വീകരിക്കാമെന്ന നിയമത്തെ - ഇപ്പോൾ ചില മുസ്ലിം പണ്ഡിത വേഷധാരികൾ വിമർശിച്ചും, ദുർവ്യാഖ്യാനം ചെയ്തും വരുന്നത് പലർക്കും അറിയാവുന്നതാണ്. ഇസ്ലാമിക നിയമങ്ങളെ കഴിവതും ആധുനിക ചിന്താഗതികൾക്കും, അനിസ്ലാമിക സംസ്കാരങ്ങൾക്കും ഒപ്പിച്ചു വ്യാഖ്യാനിക്കുവാനുളള താൽപര്യമാണ് യഥാർത്ഥത്തിൽ ഇതിന്റെ പിന്നിലുള്ള പ്രേരണയെങ്കിലും ഹദീഥിന്റെയോ പിൻബലം തങ്ങൾക്കുണ്ടെന്ന് വരുത്തിത്തീർക്കാത്ത പക്ഷം മുസ്ലിംകൾക്കിടയിൽ അത് വിലപ്പോകുകയില്ലല്ലോ. ന്റെ പിൻബലമുണ്ടെന്ന് സമർത്ഥിക്കാൻ പറ്റിയാൽ പിന്നെ ഹദീഥ് ഒരു പ്രശ്നമാകുന്നതല്ല. കാരണം, അത് വിരുദ്ധമാണെന്ന് പറയുക മാത്രമേ പിന്നീട് ആവശ്യമുളളൂ. അങ്ങനെ വളരെ പരതി വിഷയകമായി ആവിഷ്കരിച്ച ആ നിയമത്തിന്റെ അന്തഃസ്സത്ത തങ്ങൾ കണ്ടുപിടിച്ചുവെന്ന അഭിമാനത്തോടെ - അവർ തങ്ങൾ ക്കനുകൂലമായി കണ്ടെത്തിയ ഒരു വാക്യമാണ് ഈ ആയത്തിലെ (നിങ്ങൾക്ക് അത്യാഗ്രഹമുണ്ടായിരുന്നാലും സ്ത്രീകൾക്കിടയിൽ നിങ്ങൾക്ക് നീതിപാലിക്കുക സാധ്യമല്ല തന്നെ ) എന്ന വാക്യം. 3-ാം വചനത്തിൽ ബഹുഭാര്യാത്വത്തിനു അനുമതി നൽകിയപ്പോ ൾ "നിങ്ങൾ നീതിപാലിക്കുകയില്ലെന്ന് ഭയപ്പെട്ടാൽ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യേണ്ടതാണ്.' എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. സ്ത്രീകൾക്കിടയിൽ നീതിപാലിക്കാൻ നിങ്ങൾക്ക് കഴിയുകയില്ലെന്ന് ഇവിടെ ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് മനുഷ്യന് പാലിക്കുവാൻ സാദ്ധ്യമല്ലാത്ത ഒരു നിബന്ധനയോടുകൂടി യാണ് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് അവിടെ പ്രസ്താവിച്ചത് എന്ന് വ്യക്തമാണ്. അതായത്, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാൻ പാടില്ലെന്നാണ് ഇസ്ലാമിന്റെ സ്ഥിരമായ സിദ്ധാന്തം. ഒഴിച്ചുകൂടാത്ത സന്ദർഭം നേരിട്ടാൽ , കേവലം സാദ്ധ്യമായ ഒരു നിബന്ധന ചുമത്തികൊണ്ട് ഒരു നാമമാത്ര അനുവാദം നൽകിയിരിക്കുകയാണ് ഈ വിഷയത്തിൽ ക്വുർ-ആൻ ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് ഇവ ർ സമർത്ഥിക്കുന്നത്. പാവങ്ങൾ! ഇവരുടെ സമർത്ഥനം കണ്ടാൽ തോന്നും , ചില നിയമങ്ങൾ സാങ്കൽപികമാണ്പ്രയോഗത്തിൽ വരുത്തുവാൻ സാധ്യമാ اللها ذاعم വാസ്തവത്തിൽ ഈ സമർത്ഥനം ഒരു ഉപായം - അജ്ഞതമാത്രമാണെന്ന് ഇതേ വാക്യത്തിന്റെ തൊട്ട വാക്യം കൂടി വായിക്കുന്ന പക്ഷം അനുകരണ ലഹരിയും ആധുനിക ഭ്രമവും പിടിപെടാത്ത ആർക്കും മനസ്സിലാകുന്നതാണ്. " എന്നാൽ നിങ്ങൾ ഒരു പക്ഷത്തേക്ക് മുഴുവനും അങ്ങ് ചായുകയും , മറ്റേവളെ കെട്ടിയിട -പ്പെട്ടപോലെ ആക്കിതീർക്കുകയും ചെയ്യരുത് എന്നാണല്ലോ അല്ലാഹു പിന്നീട് പറഞ്ഞത്. സ്ത്രീകൾക്കിടയിൽ എല്ലാനിലക്കും പരിപൂർണമായി നീ തി പാലിക്കുക മനുഷ്യർക്ക് സാധ്യമല്ല. അതുകൊണ്ട് സാധിക്കുന്നത്ര നീതി പാലിക്കണം . ഒരു പക്ഷത്തേക്ക് മുഴുവൻ ചായുകയും, മറ്റേ പക്ഷത്തോട് നീതികേട് കാണിക്കുകയും ചെയ്യരുത് എന്നല്ലാതെ മറ്റെന്താണ് ഇതിനർത്ഥം?!. ഒന്നിലധികം ഭാര്യമാരെ സ്വീക -രിക്കുന്നതിന് മുൻ ആയത്തിൽ ഒരു നിബന്ധനയെന്നോണം നിശ്ചയിച്ച നീതിപാലനവും ഇതേ അർത്ഥത്തിൽ തന്നെയാണെന്നുളളത് നീതിപാലിക്കാൻ കഴിയാത്തത് ഏതു -തരം കാര്യങ്ങളിലാണെന്നും നാം മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്. ശരി, മുകളിൽ വിവരിച്ച പ്രകാരമുളള ഒത്തുതീർപ്പുകളൊന്നും സാധ്യമാകാതെ വരുകയും, ഭിന്നിപ്പും അവഗണനയും നിലവിലുണ്ടായിരിക്കുകയും ചെയ്താൽ, അവസാനത്തെ പോംവഴി അവർ തമ്മിലുളള വിവാഹബന്ധം അവസാനിപ്പിക്കലാണല്ലോ. നിയമാനുവാദമുണ്ടെങ്കിലും അല്ലാഹുവിങ്കൽ വെറുപ്പായ ഒരു കാ ര്യമാണിത്. മറ്റു നിവൃത്തികളില്ലെങ്കിൽ അത് ചെയ്തുകൊളളാമെന്ന് 130--ാം വചനത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. അങ്ങനെ വിവാഹമോചനം നടത്തി ഇരുകൂട്ടരും -ഭർത്താവും ഭാര്യയുംപിരിയേണ്ടി വരുന്ന പക്ഷം, അവൾക്ക് അവന്റെയും അവന് അവളുടെയും ആശ്രയം കൂടാതെ അല്ലാഹു കഴിച്ചുകൂട്ടുമെന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു . പരസ്പരം യോജിപ്പിനുള്ളമാർഗങ്ങളൊന്നും സ്വീകരിക്കാതെയും, വിട്ടുവീഴ്ചകൾക്ക് തയ്യാറില്ലാതെയും വാശി പിടിച്ചു തെറ്റിപ്പിരിയുന്ന പക്ഷം, അല്ലാഹുവിന്റെ ഭാഗത്തുനിന്നു -ളള ഈ വാഗ്ദാനം പ്രതീക്ഷിക്കേണ്ടതില്ലെന്നുളള ഒരു സൂചനയും അതിൽ അന്തർഭവിച്ചിട്ടു -ളളതായി കാണാം . പലപ്പോഴും അനുഭവത്തിൽ കാണപ്പെടാറുളളതുമാണിത്.
4:131–132وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَلَقَدۡ وَصَّيۡنَا ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَإِيَّاكُمۡ أَنِ ٱتَّقُواْ ٱللَّهَۚ وَإِن تَكۡفُرُواْ فَإِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ غَنِيًّا حَمِيدٗا
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَفَىٰ بِٱللَّهِ وَكِيلًا
(131) അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും, (എല്ലാം). നിങ്ങൾക്കു മുമ്പ് (വേദ) ഗ്രന്ഥം നൽകപ്പെട്ടവരോടും, നിങ്ങളോടും നാം 'വസ്വിയ്യത്തു ' ചെയ്കയുണ്ടായിട്ടുണ്ട്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. നിങ്ങൾ അവിശ്വസിക്കുന്നുവെങ്കിലോ, എന്നാൽ (അറിയുക) നിശ്ചയമായും, അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹു (പരാശ്രയമില്ലാത്ത ) ധന്യനും, സ്തുത്യർഹനുമാകുന്നു. (132) അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). കൈകാര്യം ഏറ്റെടുക്കുന്നതിനായി അല്ലാഹു തന്നെ മതി.! (131) و َ اللهِ َّ ِ അല്ലാഹുവിനുളളതാണ് الس ആകാശങ്ങളിലുളളതും الأر ഭൂമിയിലുളളതും തീർച്ചയായും നാം വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. നൽകപ്പെട്ടവരോട് (-വേദ) ഗ്രന്ഥം -നിങ്ങളുടെ മുമ്പ് നിങ്ങളോടും -നിങ്ങൾ സൂക്ഷിക്കണമെന്ന് َ َّ اللها അല്ലാഹുവിനെ നിങ്ങൾ അവിശ്വസിക്കുന്നുവെങ്കിൽ اللهِ എന്നാൽ നിശ്ചയമായും അല്ലാഹുവിനാണ് الس ആകാശങ്ങളിലുളളതും الأر ഭൂമിയിലുളളതും االله അല്ലാഹു ആകുന്നു ധന്യൻ, അനാശ്രയൻ, َ ِ يد ً ا ദ സ്തുത്യർഹൻ, സ്തുതിക്കപ്പെടുന്നവൻ. (132) و َ اللهِ َّ ِ അല്ലാഹുവിനാണ് الس ആകാശങ്ങളിലുളളതും الأر ഭൂമിയിലുളളതും اللها ِ ب അല്ലാഹു (തന്നെ) മതി و َ ك ِ يلا ഏറ്റെടുക്കുന്നവനായി, ഏൽപ്പിക്കപ്പെടുന്നവൻ.- അല്ലാഹുവിന്റെ എല്ലാ കൽപനാ നിർദ്ദേശങ്ങൾക്കും, ശാസനകൾക്കും പര -മാടിസ്ഥാനമായി നിലകൊളളുന്ന ഒരു യാഥാർത്ഥ്യം , അഥവാ യാഥാർത്ഥ്യങ്ങളുടെയെല്ലാം മൂല- മായ യാഥാർത്ഥ്യം അഖിലാണ്ഡ വസ്തുക്കളെല്ലാം അല്ലാഹുവിന്റെതാണ് ( الأر اللهِ َّ ِ ) എന്നുളളതത്രെ. അതെ, എല്ലാം അവന്റെ സൃഷ്ടി, അവന്റെ ഉടമസ്ഥതയിൽ, അവന്റെ നിയന്ത്രണം, അവ ന്റെ അവകാശാധികാരം.ഈ യാഥാർത്ഥ്യത്തെക്കുറിച്ചു മനുഷ്യൻ സദാ ബോധവാനായിരിക്കേണ്ടതുകൊണ്ടാണ് ഇക്കാര്യം പലപ്പോഴും അല്ലാഹു ആവർത്തിച്ചാവർത്തിച്ചു ഓർമിപ്പിക്കുന്നത് ( والله الحجة البالغة )
4:133إِن يَشَأۡ يُذۡهِبۡكُمۡ أَيُّهَا ٱلنَّاسُ وَيَأۡتِ بِـَٔاخَرِينَۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرٗا
(133) അവൻ ഉദ്ദേശിക്കുന്ന പക്ഷംമനുഷ്യരേനിങ്ങളെ അവൻ നീക്കം ചെയ്യുകയും, മറ്റൊരു കൂട്ടരെ കൊണ്ടുവരികയും, ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുളളവനുമാകുന്നു. (133) അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ പോക്കിക്കളയും (നീക്കം ചെയ്യും) ّ ُ َ ا ബ الن ّ َ اس ُ أ َ മനുഷ്യരേ വരുകയും ചെയ്യും വേറൊരു കൂട്ടരെകൊണ്ടു االله അല്ലാഹു ആകുന്നുതാനും -അതിന്, അതിന്റെ മേൽ ق َ د ِ يرًا കഴിവുളളവൻ അതെ, അതിൽ ഒട്ടും സംശയിക്കേണ്ട. പക്ഷേ, അതിമഹത്തായ ചില ദേ്ദശ്യ ലക്ഷ്യങ്ങളെ മുൻനിർത്തി അങ്ങിനെ ചെയ്യാൻ അവൻ കാണ്ട് അത് സംഭവിക്കുന്നില്ലെന്ന് മാത്രം. (47: 38; 35: 16 മുതലായ വചനങ്ങ ളും വ്യാഖ്യാനങ്ങളും നോക്കുക)
4:134مَّن كَانَ يُرِيدُ ثَوَابَ ٱلدُّنۡيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَكَانَ ٱللَّهُ سَمِيعَۢا بَصِيرٗا
(134) ആരെങ്കിലും ഇഹത്തിലെ പ്രതിഫലത്തെ ഉദ്ദേശിക്കുന്നതായാൽ, അല്ലാഹുവിന്റെ പക്കൽ , ഇഹത്തിലെയും പരത്തിലെയും പ്രതിഫലമുണ്ട് (എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ) അല്ലാഹു (എല്ലാം) കേൾക്കുന്നവനും , കാണുന്നവനും ആകുന്നു. (134) ആരെങ്കിലും ആയാൽ ي ُ ر ِ يد ُ ഉദ്ദേശിക്കുന്നു ഇഹത്തിലെ പ്രതിഫലം اللها -എന്നാൽ അല്ലാഹുവിന്റെപക്കലുണ്ട് ഇഹത്തിലെ പ്രതിഫലം و َ الآخ ِ ر َ ة ِ പരത്തിലെയും االله അല്ലാഹു ആകുന്നു َ ِ يع ً ا ഴ കേൾക്കുന്നവൻ കാണുന്നവൻ അൽബക്വറഃ 200, 201; ശൂറാ : 20 എന്നീ വചനങ്ങളും വ്യാഖ്യാനവും നോക്കുക. വിഭാഗം - 20
4:135۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّـٰمِينَ بِٱلۡقِسۡطِ شُهَدَآءَ لِلَّهِ وَلَوۡ عَلَىٰٓ أَنفُسِكُمۡ أَوِ ٱلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَۚ إِن يَكُنۡ غَنِيًّا أَوۡ فَقِيرٗا فَٱللَّهُ أَوۡلَىٰ بِهِمَاۖ فَلَا تَتَّبِعُواْ ٱلۡهَوَىٰٓ أَن تَعۡدِلُواْۚ وَإِن تَلۡوُۥٓاْ أَوۡ تُعۡرِضُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
(135) ഹേ, വിശ്വസിച്ചവരേ , നിങ്ങൾ അല്ലാഹുവിനു വേണ്ടി സാക്ഷികളായ നിലയിൽ, നീതിമുറയെ നിലനിർത്തിപ്പോരുന്നവരായിരിക്കുവിൻ. നിങ്ങളുടെ (സ്വന്തം) ദേഹങ്ങൾക്കോ, അല്ലെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത കുടുംബങ്ങൾക്കുമോ എതിരായാലും ശരി. അയാൾ ധനികനോ, ദരിദ്രനോ ആയിരുന്നാൽ ധ രണ്ടായാലും പ രണ്ടാളുമായും അധികം ബന്ധപ്പെട്ടവനാകുന്നു. അതിനാൽ, നീതിപാലിക്കുന്നതിനു (വിഘാതമായി) നിങ്ങൾ ഇച്ഛയെ പിൻപറ്റരുത്. നിങ്ങൾ വളച്ചു തിരിക്കുകയോ, തിരിഞ്ഞുകളയുകയോ ചെയ്യുന്ന പക്ഷം, അപ്പോൾ (നിങ്ങൾ ഓർക്കണം) നിശ്ചയമായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (135) വിശ്വസിച്ചവരേ ك ُ ون ُ وا നിങ്ങളായിരിക്കുവിൻ -ശരിക്കും നിലകൊളളുന്നവർ , നിലനിർത്തിപ്പോരുന്നവർ -നീതിമുറയനുസരിച്ച്, നീതിമുറയെ -സാക്ഷികളായികൊണ്ട് اللهِ َّ ِ അല്ലാഹുവിനുവേണ്ടി -നിങ്ങളുടെ ദേഹങ്ങളുടെ മേൽ (എതിരിൽ) ആയി - രുന്നാലും അല്ലെങ്കിൽ മാതാപിതാക്കളുടെ و َ الأق ഏറ്റം അടുത്തവരുടെ (അടുത്ത കുടുംബങ്ങളുടെ) യും അവൻ (അയാൾ) ആയിരുന്നാൽ ധനികൻ .അല്ലെങ്കിൽ ദരിദ്രൻ ُ َّ اللها َ ف -എന്നാൽ (അപ്പോൾ) അല്ലാഹു َ 1 ْ و َ أ ഏറ്റവും ബന്ധപ്പെട്ടവനാണ് م َ ا 3 അവർ രണ്ടാളുമായും, രണ്ടാളെകുറിച്ചും അതിനാൽ നിങ്ങൾ പിൻപറ്റരുത് ْ َ و َ ى :ا ഇച്ഛയെ നിങ്ങൾ നീതിപാലിക്കുന്നതിനു (വിഘാതമായി) , നീതി പാലിക്കുന്നതു വിട്ട് നിങ്ങൾ വളച്ചു (തിരിച്ചു) കളയുന്ന പക്ഷം അല്ലെങ്കിൽ നിങ്ങൾ തിരിഞ്ഞു കളയുക (അവഗണിക്കുക) اللها എന്നാൽ നിശ്ചയമായും അല്ലാഹു ك َ ان َ ആകുന്നു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനി. വർത്തമാനങ്ങൾ, സാക്ഷ്യങ്ങൾ, തീരുമാനങ്ങൾ, ഇടപാടുകൾ മുത -ലായ എല്ലാ വിഷയങ്ങളിലും നീതിമുറതെറ്റാതെ അത് നിലനിർത്തി പോരണം. സ്വന്തം ദേഹത്തിനോ, മാതാപിതാക്കൾക്കോ, കുടുംബങ്ങൾക്കോ ആർക്കുംതന്നെ ദോഷമായിരുന്നാലും സത്യവും കൃത്യവും പാലിക്കണം. അതിൽ ധനികനെന്നോ , ദരിദ്ര -നെന്നോ വ്യത്യാസം ഉണ്ടായിക്കൂടാ.-ധനികനായതുകൊണ്ട് അവന് ദോഷം വരുത്താം---അല്ലെങ്കിൽ അവനെ ഭയപ്പെടേണ്ടതാണ്---എന്നും, ദരിദ്രനായതുകൊണ്ട് അവന് ഗുണം വരുത്തേണ്ടതാണ്--- അല്ലെങ്കിൽ അവനെപ്പറ്റി ഗൗനിക്കേണ്ടതില്ല---എന്നു കരുതി നീതികേട് ചെയ്വാൻ പാടില്ല; എന്നൊക്കെയാണ് അല്ലാഹു ഈ വചനം മുഖേന കൽപ്പിക്കുന്നത്. സാക്ഷ്യം വഹിക്കുന്നതിലോ മറ്റോ സത്യത്തെ മറിച്ചു തിരിച്ചു അവതരിപ്പിക്കുകയോ, സത്യം തുറന്നു പറയാതെ ഒഴിഞ്ഞു മാറുകയോ ചെയ്താൽ അല്ലാഹു അതിനെപ്പറ്റി സൂക്ഷ്മമായി തക്ക നടപടി എടുക്കുക തന്നെ താക്കീതും നൽകുന്നു. ഖൈബർ യുദ്ധത്തെത്തുടർന്നു യഹൂദികളിൽ നിന്ന് ലഭിച്ചിരുന്ന വ സ്തുവകകളുടെ ആദായം പിരിച്ചെടുക്കുവാൻ നബി അബ്ദുല്ലാഹിബ്നു റവാഹത്ത് (റ) നെ അയച്ചിരുന്നപ്പോൾ , തങ്ങൾ നൽകേണ്ടിയിരുന്ന തുകയിൽ ഇളവ് നൽകു വാൻ വേണ്ടി അവർ അദ്ദേഹത്തിന് കൈക്കുലി കൊടുക്കുവാൻ ശ്രമിക്കുകയുണ്ടായി . അപ്പോൾ ആ മഹാൻ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "അല്ലാഹു തന്നെയാണ, സൃഷ്ടികളിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ - നബി നിന്നാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങളാകെ ട്ട , എന്റെ അടുക്കൽ കുരങ്ങുകളെയും പന്നികളെയുംകാൾ അധികം വെറുക്കപ്പെട്ടവരുമാകുന്നു: എന്നാലും അദ്ദേഹത്തോടുളള സ്നേഹവും, നിങ്ങളോടുളള വെറുപ്പും നിങ്ങളിൽ നീതി പാലിക്കാതിരിക്കുവാൻ എന്നെ പ്രേരിപ്പിക്കുകയില്ല ഇതുകേട്ടപ്പോൾ അവർ പറഞ്ഞു: "ഇത് (നീതി) കൊണ്ടുതന്നെയാണ് ആകാശങ്ങളും ഭൂമിയും നിലനി ൽക്കുന്നതും ഒരു ഹദീഥിൽ നബി പറയുന്നു: "ആവശ്യത്തിനുമുമ്പ് തന്നെ സാക്ഷ്യം നിറവേറ്റുന്നവ -നാണ് സാക്ഷികളിൽ വെച്ച് ഉത്തമൻ'. (മു.) ഏറ്റെടുത്ത സാക്ഷ്യം നിർവഹിക്കുവാൻ മടി കൂടാതെ മുന്നോട്ടു വരുന്നവനെ ഉദ്ദേശിച്ചാണ് നബി പറയുന്നത്.
4:136يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِي نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِيٓ أَنزَلَ مِن قَبۡلُۚ وَمَن يَكۡفُرۡ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡيَوۡمِ ٱلۡأٓخِرِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا
(136) ഹേ, വിശ്വസിച്ചവരേ , നിങ്ങൾ അല്ലാഹുവിലും , അവന്റെ റസൂലിലും വിശ്വസിക്കുവിൻ; അവൻ തന്റെ റസൂലിന്റെ മേൽ അവതരിപ്പിച്ച ഗ്രന്ഥത്തിലും , അവൻ മുമ്പ് ഇറക്കിയിട്ടുളള ഗ്രന്ഥത്തിലും (വിശ്വസിക്കുവിൻ) ആർ, അല്ലാഹുവിലും, അവന്റെ മലക്കുകളിലും ,അവന്റെ (വേദ) ഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും , അന്ത്യ ദിനത്തിലും അവിശ്വ- സിക്കുന്നുവോ, അവൻ , തീർച്ചയായും വിദൂരമായ വഴിപ്പിഴവ് പിഴച്ചു പോയി! (136) َഢآم َ ن ُ وا ا ഹേ, വിശ്വസിച്ചവരേ آم ِ ن ُ وا നിങ്ങൾ വിശ്വസിക്കുവിൻ ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലിലും ഗ്രന്ഥത്തിലും ي ِ َ ّഢن َ ز َّ ل َ ا അവൻ അവതരിപ്പിച്ച അവന്റെ റസൂലിന്റെ മേൽ യാതൊരു ഗ്രന്ഥത്തിലും അവൻ ഇറക്കിയ -മുമ്പ് അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ റസൂലുകളിലും الآخ അന്ത്യ ദിനത്തിലും ض َ لَّ ف َ ق َ د ْ എന്നാൽ തീർച്ചയായും അവൻ പിഴച്ചു ض َ لالا ഒരു വഴിപ്പിഴവ് വിദൂരമായ ഇസ്ലാമിലെ വിശ്വാസ സിദ്ധാന്തങ്ങളിൽ മൗലിക പ്രധാനമായ വിഷ -യങ്ങളും, മത സിദ്ധാന്തങ്ങളുടെയെല്ലാം കേന്ദ്ര പ്രധാനമായ വശങ്ങളും ഉൾക്കൊളളുന്ന ഒരു വചനമാണിത്. ഈ വചനത്തിൽ പ്രസ്താവിച്ച എല്ലാ കാര്യങ്ങളിലും പൂർണമായി വിശ്വസിക്കാത്ത ഒരാളും സത്യവിശ്വാസിയാകുകയില്ല തന്നെ. എന്നിരിക്കെ, സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹുവിലും മുൻവേ ദ ഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്ന് പറയുന്നതിന്റെ താൽപര്യം, ആ വിശ്വാസം കൈ വിടാതെ , അതിനെ സുദൃഢമാക്കിത്തീർക്കുകയും, ആ അടിസ്ഥാനത്തിൽ ജീവിച്ചു പോരു -കയും വേണമെന്നാകുന്നു. അവന്റെ റസൂൽ എന്ന് പറഞ്ഞത് നബി യെ ഉദ്ദേശിച്ചും, അദ്ദേഹത്തിന്റെ മേൽ അവതരിപ്പിച്ചത് എന്ന് പറഞ്ഞത് ഉദ്ദേശിച്ചുമാണ്.-തൗറാത്തും ഇൻജീലും അടക്കമുളള എല്ലാ വേദ ഗ്രന്ഥങ്ങളും "മുമ്പ് ഇറക്കിയതി 'ലും ഉൾപ്പെടുന്നു.
4:137إِنَّ ٱلَّذِينَ ءَامَنُواْ ثُمَّ كَفَرُواْ ثُمَّ ءَامَنُواْ ثُمَّ كَفَرُواْ ثُمَّ ٱزۡدَادُواْ كُفۡرٗا لَّمۡ يَكُنِ ٱللَّهُ لِيَغۡفِرَ لَهُمۡ وَلَا لِيَهۡدِيَهُمۡ سَبِيلَۢا
(137) നിശ്ചയമായും, വിശ്വസിക്കുകയും, പിന്നെ അവിശ്വസിക്കുകയും, പിന്നെയും വിശ്വസിക്കുകയും, പിന്നീട് അവിശ്വസിക്കുകയും , പിന്നെ അവിശ്വാസം വർദ്ധിക്കുകയും ചെയ്തിട്ടുളളവർ, അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ (അവൻ) നേരായ വഴിയിൽ ചേർക്കുകയാവട്ടെ (ചെയ്ക-) ഇല്ല. (137) َّഢا നിശ്ചയമായും യാതൊരു കൂട്ടർ آم َ ن ُ وا അവർ വിശ്വസിച്ചു, വിശ്വസിച്ച പിന്നെ അവർ അവിശ്വസിച്ചു -പിന്നീട് വിശ്വസിച്ചു പിന്നെ (യും) അവിശ്വസിച്ചു പിന്നെ അവർ വർദ്ധിച്ചു, ഏറി ك ُ ف ْ رًا അവിശ്വാ- (അവിശ്വാസത്തിൽ) اللها -അല്ലാഹു ഇല്ല, ആകുകയില്ല പൊറുക്കുവാൻ (പൊറുക്കുകയേ ഇല്ല) ْ ُ ل َ അവർക്ക് അവരെ ചേർക്കുവാനും (നയിക്കുവാനുംകാണിച്ചു കൊടുക്കുവാനും) ഇല്ല س َ ب ِ يلا വഴി, മാർഗം.
4:138–139بَشِّرِ ٱلۡمُنَٰفِقِينَ بِأَنَّ لَهُمۡ عَذَابًا أَلِيمًا
ٱلَّذِينَ يَتَّخِذُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۚ أَيَبۡتَغُونَ عِندَهُمُ ٱلۡعِزَّةَ فَإِنَّ ٱلۡعِزَّةَ لِلَّهِ جَمِيعٗا
(138) കപട വിശ്വാസികളെ അവർക്ക് വേദനയേറിയ നീ സന്തോഷവാർത്ത അറിയിച്ചു കൊളളുക. (139) അതായത് , സത്യവിശ്വാസികളെ കൂടാതെ അവിശ്വാസികളെ മിത്രങ്ങ-(ളാക്കി സ്വീകരി)ക്കുന്നവരെ. അവർ അവരുടെ ധ അവിശ്വാസികളുടെ പ അടുക്കൽ പ്രതാപം തേടുകയാണോ?! എന്നാൽ നിശ്ചയമായും പ്രതാപം മുഴുവനും (ഉളളത്) അല്ലാഹുവിനാകുന്നു. ധ ഇതവർ ഓർത്തിരിക്കട്ടെ (138) ِ ِّ നീ സന്തോഷവാർത്ത അറിയിക്കുക കപടവിശ്വാസികൾക്ക് അവർക്കുണ്ടെന്ന് ശിക്ഷ വേദനയേറിയ. (139) ّ َ ِ ين َഢا (അതായത്) യാതൊരു കൂട്ടർ ആക്കുന്ന, അവർ സ്വീകരിക്കും അവിശ്വാസികളെ മിത്രങ്ങൾ, ബന്ധുക്കൾ, കാര്യകർത്താക്കൾ കൂടാതെ, അല്ലാതെ സത്യവിശ്വാസികളെ അവർ തേടുകയോ, അന്വേഷിക്കുകയാണോ അവരുടെ അടുക്കൽ പ്രതാപം, വീര്യം എന്നാൽ നിശ്ചയമായും പ്രതാപം اللهِ َّ ِ -അല്ലാഹുവിനാണ് َ ِ يع ً ا മുഴുവനും അവസരവാദികളും , സമയത്തിനൊത്ത് നിറം മാറുന്നവരുമാ യ കപടവിശ്വാസികളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. സത്യം ഗ്രഹിച്ചു ഹൃദയത്തിൽ വിശ്വാസം വന്നതു കൊണ്ടല്ല അവിശ്വാസികളായിചമയുന്നത്. താൽക്കാലികമായ വ ല്ല കാര്യലാഭത്തെയും മുൻനിർത്തി നാവുകൊണ്ട് സത്യവിശ്വാസം രേഖപ്പെടുത്തി മുസ്ലി -മാകും. മറിച്ചൊരവസരം വരുമ്പോൾ പഴയ അവിശ്വാസത്തിലേക്ക് തന്നെ മടങ്ങും. അവസ രം മാറുമ്പോൾ വീണ്ടും ഇതാവർത്തിക്കുകയും ചെയ്യും. -ഇതാണവരുടെ പതിവ്. ഇങ്ങനെയുളളവർ അതിൽനിന്ന് ഖേദിച്ചു മടങ്ങുകയും , നിഷ്കളങ്കവും യഥാർത്ഥവുമായ വിശ്വാസം സ്വീകരിക്കുകയും ചെയ്യാത്ത കാലത്തോളം ഒരിക്കലും അവർക്ക് പൊറുത്തു കൊടുക്കുകയോ, അവരെ സൻമാർഗത്തിലാക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു.-അവിശ്വാസത്തിലേക്കുള്ള മടക്കം ചിലപ്പോൾ പരസ്യമായിത്തന്നെ അവർ പ്രകടിപ്പിച്ചെന്നു വരാം. ചിലപ്പോൾ അത് പ്രവർത്തനങ്ങളിലൂടെ മാത്ര -മായിരിക്കും. രണ്ടായാലും അവരുടെ കൂട്ടുകെട്ടും ആഭിമുഖ്യവും അവിശ്വാസികളോടായിരിക്കും. അവരുടെ ദൃഷ്ടിയിൽ അവിടെയായിരിക്കും തൽക്കാലം ബാഹ്യമായ പ്രതാപവും സ്വാധീനവും അവർ കാണുന്നത്.-അതാണവരുടെ ഈ അസ്ഥിരതക്കു കാരണം. എന്നാൽ -പ്രതാപമാണവരുടെ ആവശ്യമെങ്കിൽ - അത് തേടിപ്പോകേണ്ടത് അവിശ്വാസികളുടെ അടുക്കലേക്കല്ല. അല്ലാഹുവിന്റെ അടുക്കലേക്കാണ്. അഥവാ അവർ യഥാർത്ഥ വിശ്വാസികളായിത്തീരുകയാണ് അതിനുളള മാർഗം എന്ന് അല്ലാഹു അവരെ ഉണർത്തുന്നു. "അവർക്ക് ശിക്ഷയെ കുറിച്ചുസന്തോഷവാർത്ത അറിയിക്കുക ' എന്ന വാക്ക് പരി -ഹാസ രൂപത്തിലുളള ഒരു പ്രയോഗമത്രെ. അഥവാ അവരോട് വല്ല സന്തോഷവാ ർത്തയും അറിയിക്കുവാനുണ്ടെങ്കിൽ അത് ശിക്ഷയെ കുറിച്ചു മാത്രമാണെന്ന അർത്ഥത്തിൽ ശക്തിയായ ഒരു താക്കീതാണത്.
4:140وَقَدۡ نَزَّلَ عَلَيۡكُمۡ فِي ٱلۡكِتَٰبِ أَنۡ إِذَا سَمِعۡتُمۡ ءَايَٰتِ ٱللَّهِ يُكۡفَرُ بِهَا وَيُسۡتَهۡزَأُ بِهَا فَلَا تَقۡعُدُواْ مَعَهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦٓ إِنَّكُمۡ إِذٗا مِّثۡلُهُمۡۗ إِنَّ ٱللَّهَ جَامِعُ ٱلۡمُنَٰفِقِينَ وَٱلۡكَٰفِرِينَ فِي جَهَنَّمَ جَمِيعًا
(140) (വേദ) ഗ്രന്ഥത്തിൽ അവൻ നിങ്ങളുടെ മേൽ ഇറക്കിയിട്ടുണ്ടല്ലോ, അല്ലാഹുവിന്റെ "ആയത്തു' (വചനം) കളെ അതിൽ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങൾ കേട്ടാൽ, അവരുടെ കൂടെ നിങ്ങൾ ഇരിക്കരുതെന്ന്, അവർ അതല്ലാത്ത (വേറെ) ഒരു വർത്തമാനത്തിൽ ഏർപ്പെടുന്നതു വരേക്കും. അപ്പോൾ ധ അങ്ങിനെ ചെയ്താൽ പ നിശ്ചയമായും , നിങ്ങൾ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവൻ ജഹന്നമിൽ (നരകത്തിൽ) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. (140) -അവൻ ഇറക്കിയിട്ടുമുണ്ട്, ഇറക്കിയിട്ടുണ്ടല്ലോ നിങ്ങളുടെമേൽ, നിങ്ങൾക്ക് (വേദ) ഗ്രന്ഥത്തിൽ ْ ن َ أ അതായത്, എന്ന് നിങ്ങൾ കേട്ടാൽ ِ تا َ يآ ِ َّ اللها അല്ലാഹുവിന്റെ ആയത്തുകളെ -അതിൽ (അവയിൽ) അവിശ്വസിക്കപ്പെടുന്നതായി അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും, അത് പരിഹസിക്കപ്പെടുന്നതായും എന്നാൽ നിങ്ങൾ ഇരിക്കരുത് (എന്ന്) അവരോടുകൂടെ അവർ ഏർപ്പെടുന്നത് (പ്രവേശിക്കും) വരെ ഒരു വർത്തമാനത്തിൽ അതല്ലാത്ത (വേറെ) നിശ്ചയമായും അപ്പോൾ (എന്നാൽ) നിങ്ങൾ -അവരെപ്പോലെയാണ് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ُ ع ِ ما َ ج -ഒരുമിച്ചുകൂട്ടുന്നവനാണ് കപടവിശ്വാസികളെ അവിശ്വാസികളെയും -ജഹന്നമിൽ َ ِ يع ً ا മുഴുവനും, എല്ലാവരെയും. കപടവിശ്വാസികളുടെ മിത്രങ്ങളും ബന്ധുക്കളും അവിശ്വാസികളാണെന്ന് പറഞ്ഞുവല്ലോ. അവിശ്വാസികളാവട്ടെ, അല്ലാഹുവിന്റെ വചനങ്ങളും ല ക്ഷ്യങ്ങളുമാകുന്ന ആയത്തുകളെ നിഷേധിക്കലും , പരിഹസിക്കലും, വിമർശിക്കലും വരുടെ പതിവാണുതാനും. അങ്ങിനെ വല്ലവരും ചെയ്യുന്നത് കണ്ടാൽ, അവർ ആ വിഷയം മാറ്റി മറ്റു വിഷയങ്ങളിൽ പ്രവേശിക്കുന്നതുവരെ അവരൊന്നിച്ചു സത്യവിശ്വാസികൾ ഇരിക്കുകയും , അവരുടെ കൂട്ടത്തിൽ സഹകരിക്കുകയും ചെയ്യരുതെന്ന് മുമ്പ് തന്നെ ല്ലാഹു , മക്കീസൂറഃയായ അൻ-ആം 68 ൽ--- വിരോധി -ച്ചിട്ടുളളതാണ്.എന്നിട്ട് പിന്നെയും തങ്ങൾ സത്യവിശ്വാസികളാണെന്ന് വാദിക്കുന്ന അവർ അതോടൊപ്പം അവരൊന്നിച്ചു പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു വരുന്നതിനെക്കുറിച്ചുളള ആക്ഷേപമാണിത്. ഇതിന്റെ അർത്ഥം അവർ രണ്ടു കൂട്ടരും ഒരേ നിലപാടുകാരാണ് എന്നാണല്ലോ. അതുകൊണ്ട് ഇതുപോലെയുളള വിഷയങ്ങളിൽ രണ്ടു കൂട്ടരും ഒന്നിച്ചു പങ്കെടുക്കുന്നത്പോലെത്തന്നെ, പരലോകത്ത് നരകത്തിലും വർ ഇരുകൂട്ടരും ഒന്നിച്ചു ശിക്ഷിക്കപ്പെടുമെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. മക്കീസൂറത്തുകളിൽപ്പെട്ടതാണ് അൻ-ആം. ഈ സൂറത്ത് മദനിയാണ്. അപ്പോൾ, നേരത്തെത്തന്നെ സത്യവിശ്വാസികളെ മുടക്കിയിട്ടുളള വിഷയമാണിത് എന്ന് വ്യക്തമാണ്. അവിടെ അല്ലാഹു പറഞ്ഞതിന്റെ സാരം ഇതാകുന്നു: "നമ്മുടെ ആയത്തുകളിൽ മുഴുകി കുഴപ്പമുണ്ടാക്കുന്നവരെ കണ്ടാൽ, അവർ മറ്റൊരു വിഷയത്തിൽ മുഴുകുന്നതുവരെ അവരിൽ നിന്ന് വിട്ടുനിൽക്കണം. മറന്നുകൊണ്ട് അങ്ങിനെ വന്നുപോയാ ൽ, ഓർമ വന്നശേഷം പിന്നെ ഇരിക്കരുത്, സത്യവിശ്വാസികൾ വളരെ മനസ്സിരുത്തേണ്ട ഒരു തത്വമാണ് ഈ വചനത്തിൽ അടങ്ങിയിരിക്കുന്നത്.-മതപ്രമാണങ്ങളും മ തസിദ്ധാന്തങ്ങളും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് പുതിയ തത്വ സിദ്ധാന്തങ്ങൾ അവതരിപ്പിക്ക -പ്പെടുകയോ, മതമൂല്യങ്ങളും നിയമങ്ങളും പരിഹാസ്യവും പഴഞ്ചനുമായി ചി്ര തീകരിക്കപ്പെടുകയോ ചെയ്യുന്ന സദസ്സുകളിൽ പങ്കെടുക്കുന്നതും , അത്തരം പ്രഭാഷണങ്ങൾ കേൾക്കുന്നതും, അത്തരം ഗ്രന്ഥങ്ങളും സാഹിത്യങ്ങളും വായിച്ചുകൊണ്ടിരിക്കുന്നതു -മെല്ലാം--- ഈ വചനത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ -തീർച്ചയായും വർജ്ജിക്കപ്പെടേണ്ടതാണെന്ന് കാണാം. മതത്തിൽ വേണ്ടത്ര അറിവും അടിയുറപ്പും സിദ്ധിച്ചിട്ടില്ലാത്തവർ സത്യത്തിൽ നിന്ന് അകന്നു വഴി പിഴച്ചു പോകുകയായിരിക്കും അതിന്റെ ഫലം.- വസ്തുനിഷ്ഠമായും കാര്യക്ഷമമായും വിഷയങ്ങളെപ്പറ്റി ചിന്തിച്ചറിയുവാൻ അവർക്ക് കഴിയുകയില്ലല്ലോ. ചുരുങ്ങിയപക്ഷം , അത്തരം മതദ്രോഹികൾക്ക് പ്രോത്സാഹനം നൽകലും, അവരുടെ സംരംഭങ്ങളിൽ അവരെ സഹായിക്കലുമായിരിക്കും അത്. അവരിൽ നിന്ന് അകന്നു നിൽക്കുന്നത് തന്നെ അവരോടുളള പ്രതിഷേധവുമായിരിക്കും. നിങ്ങൾ അവരോട് കൂടെ ഇരുന്നാൽ നിങ്ങളും അവരെപ്പോലെത്തന്നെയാണ് എന്ന് അല്ലാഹു പറഞ്ഞ വാക്കിന്റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക! അതേസമയത്ത് ഇസ്ലാമിന്റെ പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ചു അറിവും പരിചയവുമുളള വ്യക്തികൾ അവ കഴിവതും വീക്ഷിച്ചും മനസ്സിരുത്തിയും വരേണ്ടതും , അതിനെതിരിൽ സത്യാവസ്ഥ തുറന്നു കാണിക്കുവാൻ ശ്രമിക്കേണ്ടതുമാണ് -താനും. "എല്ലാവരും പറയുന്നത് കേൾക്കണം, എന്നിട്ട് അതിൽ നിന്ന് സ ത്യം തിരഞ്ഞെടുക്കണം, അതാണ് വിവേകം എന്നൊക്കെപറഞ്ഞു എല്ലാ മതദ്രോഹികളുടെയും പിഴച്ചകക്ഷികളുടെയും പ്രസംഗങ്ങളും പ്രസ്താവനകളും കേൾക്കുവാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വാക്കുകൾ പ്രത്യക്ഷത്തിൽ ആകർഷകമായി തോന്നുമെങ്കിലും മുൻകൂട്ടി സത്യാവസ്ഥ മനസ്സിലാക്കിയിട്ടില്ലാ ത്ത സാധാരണക്കാരിൽ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും വരുത്തുക. (ഇതു സംബന്ധിച്ചു 68--70 ൽ വെച്ച് വീണ്ടും നമുക്കു സംസാരിക്കാം ) അല്ലാഹു തുടരുന്നു:-
4:141ٱلَّذِينَ يَتَرَبَّصُونَ بِكُمۡ فَإِن كَانَ لَكُمۡ فَتۡحٞ مِّنَ ٱللَّهِ قَالُوٓاْ أَلَمۡ نَكُن مَّعَكُمۡ وَإِن كَانَ لِلۡكَٰفِرِينَ نَصِيبٞ قَالُوٓاْ أَلَمۡ نَسۡتَحۡوِذۡ عَلَيۡكُمۡ وَنَمۡنَعۡكُم مِّنَ ٱلۡمُؤۡمِنِينَۚ فَٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِۚ وَلَن يَجۡعَلَ ٱللَّهُ لِلۡكَٰفِرِينَ عَلَى ٱلۡمُؤۡمِنِينَ سَبِيلًا
(141) നിങ്ങളെപ്പറ്റി കാത്തുകൊണ്ടിരിക്കുന്നവരത്രെ (ആ കപടൻമാർ), എന്നാൽ, അല്ലാഹുവിങ്കൽ നിന്ന് നിങ്ങൾക്ക് വല്ല തുറവിയും (വിജയവും) ഉണ്ടായെങ്കിൽ അവർ പറയും; "ഞങ്ങൾ നിങ്ങളുടെ കൂടെയായിരുന്നില്ലേ!' അവിശ്വാസികൾക്ക് വല്ല പങ്കും ഉണ്ടായെങ്കിലാകട്ടെ, അവർ പറയും: 'ഞങ്ങൾ നിങ്ങളുടെ മേൽ സ്വാധീനം നേടുകയും , (അതോടുകൂടി) വിശ്വാസികളിൽ നിന്ന് നിങ്ങളെ ഞങ്ങൾ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ എന്നാൽ, (ഹേ, കൂട്ടരേ,) ക്വിയാമത്തുനാളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധിക്കുന്നതാണ്. അവിശ്വാസികൾക്ക് സത്യവിശ്വാസികളുടെ മേൽ ഒരു മാർഗവും അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്നതേയല്ല. (141) َّ ِ ين َ ഢا യാതൊരുകൂട്ടരാണ് അവർ കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു ُ م ْ ത ب ِ നിങ്ങളെപ്പറ്റി, നിങ്ങളിൽ -എന്നാൽ (എന്നിട്ട്) ഉണ്ടായാൽ ُ م ْ ത ل َ നിങ്ങൾക്ക് ف َ ت ْ ح ٌ -ഒരു തുറവി, വല്ല വിജയവും َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് او ُ لا َ ق അവർ പറയും, പറയുകയായി ഞങ്ങൾ ആയിരുന്നില്ലേ , ഉണ്ടായിരുന്നില്ലേ നിങ്ങളുടെ കൂടെ ഉണ്ടായാലാകട്ടെ -അവിശ്വാസികൾക്ക് ن َ ص ِ يب ٌ ഒരംശം, വല്ല പങ്കും, ഓഹരി او ُ لا َ ق അവർ പറയും ഞങ്ങൾ സ്വാധീനം നേടിയില്ലേ, അധികാരം (ശക്തി) പ്രാപിച്ചില്ലേ -നിങ്ങളുടെ മേൽ (എതിരെ) നിങ്ങളെ ഞങ്ങൾ തടയുക(രക്ഷിക്കുക)യും ചെയ്തില്ലേ വിശ്വാസികളിൽ നിന്ന് ُ َّ اللها َ ف എന്നാൽ അല്ലാഹു -വിധിക്കും നിങ്ങൾക്കിടയിൽ ക്വിയാമത്ത് നാളിൽ ആക്കുക (ഉണ്ടാക്കുക) യേ ഇല്ല ُ َّ اللها അല്ലാഹു അവിശ്വാസികൾക്ക് -വിശ്വാസികളുടെ മേൽ (എതിരെ) س َ ب ِ يلا ഒരു മാർഗം, ഒരു വഴിയും. കപടവിശ്വാസികളുടെ വേറൊരു സ്വഭാവമാണ് അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സത്യവിശ്വാസികൾക്ക് എന്തൊക്കെ ആപത്ത് സംഭവിക്കാ ൻ പോകുന്നുവെന്നായിരിക്കും വരുടെ കാത്തിരിപ്പ്. അതേസമയം സത്യവി -ശ്വാസികൾക്ക് വല്ല വിജയമോ നേട്ടമോ കൈവരുമ്പോൾ, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ് ലിംകളാണല്ലോ, ഞങ്ങൾക്കും അതിൽ അവകാശവും പങ്കും ഉണ്ടല്ലോ എന്നിങ്ങനെ അതിൽ ഭാഗഭാക്കാകുവാൻ ശ്രമിക്കുകയും ചെയ്യും. നേരെ മറിച്ച്--- ഉഹ്ദിൽ സംഭവിച്ചതുപോലെ---വല്ലപ്പോഴും അവിശ്വാസികൾക്ക് എന്തെങ്കിലും നേട്ടമോ വിജയമൊ ലഭിച്ചുവെങ്കിൽ ഭാവം മാറ്റി അവരെ പറ്റിക്കൂടുകയും ചെയ്യും. വേണമെങ്കിൽ ഞങ്ങൾക്ക് മുസ്ലിംകളെ സഹായിച്ചുകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുവാൻ അവസരവും കഴിവുമുണ്ടായിരുന്നു.-അതിന് തുനിയാതെ അവരുമായി നിസ്സഹകരിക്കുകയും, നിങ്ങൾക്കു അവരിൽ നിന്ന് രക്ഷ കിട്ടുവാൻ വഴിവെക്കുകയുമാണ് ഞങ്ങൾ ചെയ്ത -ത്. അതുകൊണ്ട് നിങ്ങളുടെ നേട്ടങ്ങളിൽ ഞങ്ങൾക്കും പങ്ക് ലഭിക്കേണ്ടതാണ് എന്നൊക്കെയായിരിക്കും അപ്പോഴത്തെ സമർത്ഥന രീതി. തൽക്കാലം അവരുടെ മേൽ ശിക്ഷാനടപടിയൊന്നും എടുക്കുന്നില്ലെങ്കിലും ക്വിയാമത്ത് നാളിൽ തക്ക നടപടി എടുക്കുക തന്നെ ചെയ്യുമെന്നും, അവർ വിചാരിക്കുന്നതുപോലെ സത്യവിശ്വാസികളെ പരാജയപ്പെടുത്തി കീഴടക്കുവാനുളള അവസരം അല്ലാഹു അവർക്ക് ഒരിക്കലും ല്ലന്നും അല്ലാഹു അവരെ ഓർമിപ്പിക്കുന്നു. اللها (വിശ്വാസികളുടെ മേൽ അവിശ്വാസികൾക്ക് അല്ലാഹു ഒരു മാർഗവും ഉണ്ടാക്കിക്കൊടുകയില്ല തന്നെ) എന്ന വാക്യത്തിന്റെ താൽപര്യം ഒന്നിലധികം പ്രകാരത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു: (1) സത്യവിശ്വാസികളെ നശിപ്പിച്ചു നാമാവശേഷമാക്കുവാൻ അവിശ്വാസികൾക്ക് ഒരിക്കലും സാധ്യമല്ല. (2) തെളിവുകളും ലക്ഷ്യങ്ങളും മുഖേന സത്യവിശ്വാസികളെ പരാജയപ്പെടുത്തുവാൻ അവ ർക്ക് കഴിയുകയില്ല. (3) ക്വിയാമത്ത് നാളിൽ സത്യവിശ്വാസികളെ കവച്ചുവെക്കുവാനും, അവർക്കെതിരിൽ ഭാഗ്യം വരിക്കുവാനും അവർക്ക് സാധിക്കയില്ല (4) മുസ്ലിംകൾ യഥാർത്ഥ സത്യവിശ്വാസികളായി ഉറച്ചു നിൽക്കുന്ന കാലത്തോളം അവിശ്വാസികൾക്ക് അവരെ കീഴൊതുക്കി വെക്കുവാൻ കഴിയുകയില്ല. ഈ വ്യാഖ്യാനങ്ങളെല്ലാം തെ ന്ന ആ വാക്യത്തിന്റെ അർത്ഥ വ്യാപ്തിക്കുളളിൽ ഒതുങ്ങി നിൽക്കുന്നതും, പരസ്പരം വി യോജിപ്പില്ലാത്തതുമാകുന്നു. വിഭാഗം - 21
4:142–143إِنَّ ٱلۡمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمۡ وَإِذَا قَامُوٓاْ إِلَى ٱلصَّلَوٰةِ قَامُواْ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذۡكُرُونَ ٱللَّهَ إِلَّا قَلِيلٗا
مُّذَبۡذَبِينَ بَيۡنَ ذَٰلِكَ لَآ إِلَىٰ هَـٰٓؤُلَآءِ وَلَآ إِلَىٰ هَـٰٓؤُلَآءِۚ وَمَن يُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلٗا
(142) നിശ്ചയമായും, കപടവിശ്വാസികൾ അല്ലാഹുവിനോട് വഞ്ചന പ്രവർത്തിക്കുകയാണ്. അവനാകട്ടെ, അവരെ വഞ്ചിക്കുന്നവനുമാകുന്നു. അവർ നമസ്കാരത്തിനു നിൽക്കുന്നതായാൽ, മടിയൻമാരായിക്കൊണ്ട് നിൽക്കുന്നതാണ്. (അതെ) അവർ മനുഷ്യരെ കാണിക്കുവാനായി ചെയ്യുന്നു. അൽപ്പമായിട്ടല്ലാതെ അവർ അല്ലാഹുവിനെ ഓർക്കുകയുമില്ല. (143) ഇക്കൂട്ടരിലേക്കുമില്ല, ഇക്കൂട്ടരിലേക്കുമില്ലാതെ, അതിന്നിടയിൽ ആടിപ്പിടക്കുന്നവരായിക്കൊണ്ട്. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് യാതൊരു മാർഗവും നീ കെണ്ടത്തുകയേ ഇല്ല. (142) നിശ്ചയമായും, കപടവിശ്വാസികൾ അവർ വഞ്ചന പ്രവർത്തിക്കുന്നു. അവർ ചതിപ്രയോഗം ചെയ്യും َ َّ اللها അല്ലാഹുവിനോട് و َ ه ُ و َ -അവനാകട്ടെ അവരെ വഞ്ചിക്കുന്ന (ചതിക്കുന്ന) വനുമാണ് -അവർ നിന്നാൽ (ശ്രമിച്ചാൽ), എഴുനേൽക്കുന്നതായാൽ َ ഷ الص َّ لاة ِ إ ِ നമസ്കാരത്തിലേക്ക് (നമസ്കാരത്തിന്) او ُ ما َ ق അവർ നിൽക്കുന്നതാണ് َ ഷك ُ س َ ا മടിയൻമാരായിട്ട് അവർ കാണിച്ചു ചെയ്യുന്നു, കാണിക്കുവാനായി ചെയ്യുന്നു الن ّ َ اس َ മനുഷ്യരെ അവർ ഓർക്കുക (സ്മരിക്കുക) യുമില്ല َ َّ اللها അല്ലാഹുവിനെ ق َ ل ِ يلا إ ِ لا കുറച്ചു (അൽപം) അല്ലാതെ (143) -ആടിക്കളിച്ചു (പിടപിടച്ചു---ഇളകിയാടി) കൊണ്ടിരി -ക്കുന്നവരായി -അതിനിടയിൽ لاء ِ إ ِ -ഇക്കൂട്ടരിലേക്ക് അല്ലാ (ഇല്ലാ)തെ لاء ِ إ ِ ഇക്കൂട്ടരി (മറ്റേ കൂട്ടത്തി)-ലേക്കുമല്ല (ഇല്ല) و َ م َ ن ْ -ആരെയെങ്കിലും, വല്ലവനെയും اللها അല്ലാഹു വഴിപിഴവിലാക്കുന്നതായാൽ എന്നാൽ നീ കണ്ടെത്തുകയില്ല തന്നെ, നിനക്കു കിട്ടുകയേ ഇല്ല ُ َ അവന് س َ ب ِ يلا ഒരു മാർഗം, വഴി സൂറത്തുൽ ബക്വറഃ 9 ൽ കപടവിശ്വാസികൾ അല്ലാഹുവിനോടും സത്യവിശ്വാസികളോടും വഞ്ചന പ്രവർത്തിക്കുന്നുവെന്നും, വാസ്തവത്തിൽ അവർ തങ്ങളെത്തന്നെയാണ് വഞ്ചിക്കുന്നതെന്നും പ്രസ്താവിച്ചുവല്ലോ, ഏതാണ്ട് അതേ മാതിരിയുളള ഒരു പ്രസ്താവന തന്നെയാണ് ഇവിടെയും കാണുന്നത്. എല്ലാ നിഗൂഢ രഹസ്യങ്ങളും പരസ്യമായി അറിയുന്ന സർവ്വജ്ഞനായ അല്ലാഹുവിനോട് വഞ്ചന നടത്തുവാൻ ആർക്കും കഴിയുന്നതല്ലെന്ന് തീർച്ചയാണ്. പക്ഷേ, കപടവിശ്വാസികളുടെ വിചാ -രവും ഭാവവും പ്രവർത്തനവുമെല്ലാം കാണിക്കുന്നത് അവരുടെ ഗൂഢരഹസ്യങ്ങളൊന്നും ല്ലാഹു അറിയുകയില്ലെന്നാകുന്നു. അതുകൊണ്ടാണ് അവർ അല്ലാഹുവിനോട് വഞ്ച ന പ്രവർത്തിക്കുന്നുവെന്നു പറഞ്ഞത്. ഇഹത്തിൽ വെച്ചു മാത്രമല്ല , പരത്തിൽ വെച്ചും അവ ർ അല്ലാഹുവിനെ കബളിപ്പിക്കുവാൻ ശ്രമം നടത്തി നോക്കുന്നതാണെന്ന് മറ്റൊ -രിടത്ത് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളോട് ശപഥം ചെയ്തു പറയുന്നതുപോലെ , അവരെ എഴുന്നേൽപ്പിക്കുന്ന ദിവസം അല്ലാഹുവിനോട് ശപഥം ചെയ്തു പറയും എന്നാണതിന്റെ ചരുക്കം (സൂ: മുജാദിലഃ 18 ഉം വ്യാഖ്യാനവും നോക്കുക ) വാസ്തവത്തിൽ അവരുടെ വഞ്ചനാ പ്രവർത്തനങ്ങളിൽ വഞ്ചിതരാകുന്നത് അവർ തന്നെയാണ്. എല്ലാ കുറ്റവാളികൾക്കുംനൽകപ്പെടുന്ന ശിക്ഷ അവരവരുടെ കുറ്റത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കുമല്ലോ. അതാണ് അല്ലാഹു അവരെ വഞ്ചിക്കുന്നവനാണ് എന്ന് ന്റ താൽപര്യം. വഞ്ചനക്കനുയോജ്യമായ നടപടി എടുക്കുമെന്നല്ലാതെ, യഥാർത്ഥത്തിൽ അല്ലാഹു അവരെ വഞ്ചിച്ചേക്കും എന്നല്ല ഉദ്ദേശ്യം. കപടവിശ്വാസികളുടെ ഒരു കപടനയം അല്ലാഹു ചൂണ്ടിക്കാട്ടു -ന്നു. നാമമാത്ര മുസ്ലിംകളും കപടവിശ്വാസികളുമായ ആളുകളിൽ അന്നുതൊട്ട് - ഇക്കാലത്തു വിശേഷിച്ചും - കാണപ്പെടുന്ന ഒരു ലക്ഷണമത്രെ അത്. മുസ്ലിമി ന്റെ അനുഷ്ഠാനകർമങ്ങളിൽ വെച്ചു ഏറ്റവും ശ്രേഷ്ഠമായതും ഇസ്ലാമിന്റെ പ്രധാന ചിഹ്ന -മായി നിലകൊളളുന്നതുമാണല്ലോ നമസ്കാരം. ഈ കർമം നിർവ്വഹിക്കുവാൻ അവർക്ക് വലിയ മടിയായിരിക്കും. അത് പാടെ ഉപേക്ഷിക്കുന്ന പക്ഷം അവരെ ട കൂട്ടത്തിൽ എണ്ണുകയില്ലെന്ന് പേടിച്ചു അത് നിർവ്വഹിക്കാൻ അവർ നിർബന്ധിതരാകും. ജനങ്ങളെ കാട്ടി ബോധ്യപ്പെടുത്തുവാൻ വേണ്ടി ബാഹ്യത്തിൽ അവരത് നിർവ്വഹിക്കുകയും തക്കം കിട്ടുമ്പോൾ നമസ്കരിക്കാതെ കഴിച്ചുകൂട്ടുകയും ചെയ്യും. എന്നാൽ നമസ്കാരത്തിന്റെ കാതലും ആത്മാവുമാകുന്ന ഭാഗം അല്ലാഹുവിനെ കുറിച്ചുളള ർമ ---അതിൽ വിരളവുമായിരിക്കും. ഇതാണ് ആ നയം. നബി യുടെ കാലത്ത് നമസ്കാരകർമം (കൂട്ടനമസ്കാരമായി )ട്ടാണല്ലോ നടത്തപ്പെട്ടിരുന്നത്. അതിൽ പങ്കെടുക്കാത്തവരെപറ്റി അവർ കപടൻമാരാണെന്ന് സ്വാഭാവികമായും സംശ -യിക്കപ്പെട്ടിരുന്നു. കപടവിശ്വാസികൾ മുസ്ലിംകളായി അഭിനയിച്ചു വരുന്ന സ്ഥിതിക്ക് നമസ്കാരം പരസ്യമായി ഉപേക്ഷിക്കുവാൻ അക്കാരണത്താൽ അവർക്ക് വിഷമമായിരു -ന്നു. എന്നാലും കഴിവതും നമസ്കാരത്തിൽ പങ്കെടുക്കാതെ കഴിക്കുവാൻ അവർ ശ്രമിച്ചിരുന്നുവെന്നും, ഇശാ, സ്വുബ്ഹ് എന്നീ ഇരുട്ടത്തുളള നമസ്കാരങ്ങളിൽ നിന്ന് വിശേഷി ച്ചും അവർ ഒഴിഞ്ഞു മാറാറുണ്ടായിരുന്നുവെന്നുമാണ് മനസ്സിലാകുന്നത് നബി പറയുകയുണ്ടായി: "നമസ്കാരത്തിൽ വെച്ച് കപട വിശ്വാസി -കൾക്ക് ഏറ്റവും ഭാരമേറിയത് ഇശാ നമസ്കാരവും, സ്വുബഹ് നമസ്കാരവുമാകുന്നു. ആ രണ്ടിലുമുള്ളത് (പുണ്യം) അവർക്കറിയാമായിരുന്നുവെങ്കിൽ , അവർ ആ രണ്ടി നും മുട്ടുകുത്തിക്കൊണ്ടെങ്കിലും വരുമായിരുന്നു. നമസ്കാരം (ജമാ-അത്തായി) നടത്തപ്പെടുവാൻ ഒരാളോട് കൽപിക്കുകയും , എന്നിട്ട് ഞാനും കുറേ ആളുകളും കുറച്ചു വിറകുകെട്ടും എടുത്തുകൊണ്ട് നമസ്കാരത്തിന് ഹാജരാകാത്ത ആളുകളുടെ അടുക്കൽെ ചന്നു അവരുടെ വീടുകൾ അവരോടെ കത്തിച്ചു കളഞ്ഞെങ്കിലോ എന്ന് ഞാൻ കരുതുക -യുണ്ടായി (ബു; മു) ഒരു രിവായത്തിൽ ഇങ്ങിനെ കൂടിയുണ്ട്: "എന്റെ ആത്മാവ് യാതൊരുവന്റെ കൈവശമാണോ അവൻ തന്നെയാണ്! ഒരു കൊഴുത്ത ഞരമ്പോ, നല്ല രണ്ടു കുളമ്പുകളോ, കിട്ടുമെന്ന് അവരിൽ ഒരുവൻ അറിഞ്ഞിരുന്നെങ്കിൽ അവൻ ന മസ്കാരത്തിന് ഹാജരാകുമായിരുന്നു. വീടുകളിൽ സ്ഥിതി ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നെങ്കിൽ അവരുടെ വീടുകൾ അവരോടെ ഞാൻ കത്തിക്കുമായിരുന്നു മറ്റൊരു ഹദീഥിൽ "ഇത് കപടവിശ്വാസിയുടെ നമസ്ക്കാരമാകുന്നു' എന്ന് മൂ ന്നു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞുകൊണ്ട് നബി പ്രസ്താവിച്ചതിന്റെ സാരം ഇതാകുന്നു. "സൂര്യൻ അസ്തമിക്കുന്നതുവരെ കാത്തിരുന്നു അസ്തമയ സമയമാകുമ്പോൾ കോഴി കൊത്തും പോലെ അവൻ നാലു കൊത്തു കൊത്തും' (മ; മു; തി; ന) കപടവിശ്വാസിയുടെ അസ്വ്ർ നമസ്കാരത്തെയാണ് നബി ഈ വചനത്തിൽ ചിത്രീകരിച്ചത്. ഇസ്ലാമിലെ അനുഷ്ഠാനപരമായ ആരാധനാ കർമങ്ങളെ രാഷ്ട്രീയവും നാഗരികവുമായ വീക്ഷണ ഗതിയിലൂടെ വിലയിരുത്തുകയും, ആത്മീയവും പാരത്രികവുമായ വശങ്ങൾക്കു വേണ്ടത്ര പരിഗ -ണന നൽകാതിരിക്കുകയും പതിവാക്കിയ ഒരു പണ്ഡിതൻ ഇവിടെ എഴുതിക്കാണുന്ന ചില വാക്യങ്ങൾ കാണുമ്പോൾ ആശ്ചര്യം തോന്നിപ്പോകുന്നു. "നബി യുടെ കാലത്ത് നമസ്കാര നിഷ്ഠയില്ലാത്തവരെ ഇസ്ലാമിക സമൂ - ഹത്തിലെ പ്രാഥമിക അംഗങ്ങളായി പോലും എണ്ണിയിരുന്നില്ല' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തുടരുകയാണ്: "ലോകത്തുള്ള സകല പാർട്ടി (കക്ഷി) കളും സംഘടനകളും പൊതുവായി അംഗീകരിച്ചു വരുന്ന ഒരു നിഷ്കൃഷ്ട -നയമാണ് അംഗങ്ങൾ പാർട്ടി യോഗങ്ങളിൽ നിർബ്ബന്ധപൂർവ്വം പങ്കെടുക്കണമെന്നത്. വല്ലമെമ്പ റും (അംഗവും) അകാരണമായി ഒരു യോഗത്തിൽ സംബന്ധിക്കാതിരുന്നാൽ , അയാൾക്ക് പാർട്ടിയോട് താൽപര്യമില്ലെന്ന് മനസ്സിലാക്കപ്പെടുന്നു. തുടർച്ചയായി പല യോഗങ്ങളിൽ അസന്നിഹിതരാകുന്നവരെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറം തളളുകയും ചെയ്യുന്നു.' പിന്നീടദ്ദേഹം പറയുകയാണ്: "തികച്ചും ഇതേ നയമാണ് ഇസ്ലാമിക ജമാ-അത്തും കൈകൊണ്ടിട്ടുള്ളത്.' ഇസ്ലാമിലെ പരിപാവനങ്ങളായ ആരാധനാ കർമങ്ങളുടെ അന്തസത്തയെ അവഗണിച്ചുകൊണ്ടുളളതും ജമാ-അത്ത് നമസ്കാരങ്ങളെ യാഗങ്ങളാക്കി തരം താഴ്ത്തുന്നതുമായ ഒരു പ്രസ്താവനയാണിത് എന്ന് മാത്രമേ തൽക്കാലം ഇതിനെക്കുറിച്ചു പറയുവാനുളളൂ കപടവിശ്വാസികളുടെ ഒരു പൊതുസ്ഥിതിയാണ് 143--ാം വചനത്തിൽ കാണുന്നത്. ഇസ്ലാമിന്റെ പക്ഷത്തോ, കുഫ്റിന്റെ പക്ഷത്തോ നില ഉറപ്പിക്കാതെ - --സത്യവിശ്വാസത്തിലോ അവിശ്വാസത്തിലോ ഉറച്ചു നിൽക്കാതെ -ഇടയിൽ കിടന്നു ങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കുക. നേരായ മാർഗം ഒന്നു മാത്രമാ യ സ്ഥിതിക്ക് അവരുടെ ഈ നിലമാറാതെ ഒരിക്കലും അവർ നേർമാർഗത്തിലാകുകയില്ല . അല്ലാഹു അവരെ വഴിപിഴച്ച ദുർമാർഗികളായി മാത്രമേ എണ്ണുകയുളളൂ. അവർ പിന്നെ എങ്ങിനെ രക്ഷാമാർഗം ലഭിക്കുവാനാണ്?!. അതെ അല്ലാഹു വഴിപിഴവിലാക്കിയവർക്ക് വേറെ മാർഗമൊന്നും ലഭിക്കുകയില്ല തന്നെ اللها يلا ً
4:144يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۚ أَتُرِيدُونَ أَن تَجۡعَلُواْ لِلَّهِ عَلَيۡكُمۡ سُلۡطَٰنٗا مُّبِينًا
(144) ഹേ , വിശ്വസിച്ചവരേ, സത്യവിശ്വാസികളെ കൂടാതെ, അവിശ്വാസികളെ നിങ്ങൾ മിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങൾക്കെതിരെ അല്ലാഹുവിന് വ്യക്തമായ ഒരധികൃത രേഖ ഉണ്ടാക്കുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവോ?! (144) വിശ്വസിച്ചവരേ, നിങ്ങൾ ആക്കിത്തീർക്കരുത്, സ്വീകരിക്കരുത് അവിശ്വാസികളെ -മിത്രങ്ങൾ, ബന്ധുക്കൾ, കാര്യകർത്താക്കൾ കൂടാതെ , അല്ലാതെ, പുറമെ സത്യവിശ്വാസികളെ നിങ്ങൾ ഉദ്ദേശിക്കുന്നുവോ -നിങ്ങൾ ആക്കുവാൻ, ഉണ്ടാക്കുന്നതിന്ന് اللهِ َّ ِ -അല്ലാഹുവിന് -നിങ്ങളുടെമേൽ (എതിരെ) അധികൃതരേഖ, തെളിവ് , ന്യായം വ്യക്തമായ കപടവിശ്വാസികൾ ചെയ്യുന്നതുപോലെ അവിശ്വാസികളെ -മിത്രങ്ങളാക്കി സ്വീകരിച്ചുകൂടാത്തതാണ്; സത്യവിശ്വാസികൾ തമ്മതമ്മിലേ മൈത്രീബന്ധവും മനസ്സിണങ്ങിയ കൂട്ടൂകെട്ടും ഉണ്ടാകാവൂ; അവിശ്വാസികളോട് മൈത്രിയും കൂട്ടുകെട്ടും സ്ഥാപിക്കുന്നത് അവരെപ്പോലെ നിങ്ങളും പിഴച്ചവരാണെന്ന് നിങ്ങൾക്കെതിരിൽ നിങ്ങൾ തന്നെ വ്യക്തമായ തെളിവ് സ്ഥാപിക്കലായിത്തീരും; അതുകൊണ്ട് അത് വളരെ ഗൗരവപൂർവ്വം സൂക്ഷിക്കേണ്ടതാണ് എന്ന് സാരം.
4:145–146إِنَّ ٱلۡمُنَٰفِقِينَ فِي ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِيرًا
إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَٱعۡتَصَمُواْ بِٱللَّهِ وَأَخۡلَصُواْ دِينَهُمۡ لِلَّهِ فَأُوْلَـٰٓئِكَ مَعَ ٱلۡمُؤۡمِنِينَۖ وَسَوۡفَ يُؤۡتِ ٱللَّهُ ٱلۡمُؤۡمِنِينَ أَجۡرًا عَظِيمٗا
(145) നിശ്ചയമായും കപടവിശ്വാസികൾ നരകത്തിൽ നിന്നും ഏറ്റം താഴെ പടിയിലായിരിക്കും. അവർക്ക് ഒരു സഹായകനെയും നീ കെണ്ടത്തുന്നതേയല്ല താനും (146) (അതെ) പശ്ചാത്തപിച്ചു മടങ്ങുകയും, (കർമങ്ങൾ) നന്നാക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, തങ്ങളുടെ മതത്തെ അല്ലാഹുവിന്നു നിഷ്കളങ്കമാക്കുകയും ചെയ്തവരൊഴികെ; അക്കൂട്ടർ സത്യ വിശ്വാസികളുടെ കൂടെയായിരിക്കും. സത്യ വിശ്വാസികൾക്ക് വഴിയെ അല്ലാഹു മഹത്തായ പ്രതിഫലം കൊടുക്കുകയും ചെയ്യും (145) നിശ്ചയമായും കപടവിശ്വാസികൾ -പടിയിലാണ്, -തട്ടിലായിരിക്കും ഏറ്റം താഴ്ന്ന 0 നരകത്തിൽനിന്ന് കണ്ടെത്തുകയേ ഇല്ലതാനും, കാണുകയുമില്ല തന്നെ അവർക്ക് ഒരു സഹായകനെ (146) -യാതൊരുവരൊഴികെ ت َ اب ُ وا അവർ പശ്ചാത്തപിച്ചു അവർ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു ِ َّ اللها ِ ب -അല്ലാഹുവിനെ നിഷ്കളങ്കമാക്കുക (തനിച്ചാക്കുക) യും ചെയ്തു َُ م ْ )د ِ ي തങ്ങളുടെ മതത്തെ, നടപടിയെ اللهِ َّ ِ -അല്ലാഹുവിന് -എന്നാൽ അക്കൂട്ടർ സത്യവിശ്വാസികളോടു കൂടെയായിരിക്കും -വഴിയെ , പിന്നീട് اللها -അല്ലാഹു നൽകും, കൊടുക്കും സത്യ വിശ്വാസികൾക്ക് أ َ ج ْ رًا പ്രതിഫലം മഹത്തായ തികച്ചും അവിശ്വാസികളായ വിഭാഗത്തെക്കാൾ നീചവും നിന്ദ്യവുമായ സ്വഭാവക്കാരാണ് കപടവിശ്വാസികളെന്നും, അതിനാൽ അല്ലാഹുവിന് വരോടുളള അമർഷം വളരെ വമ്പിച്ചതാണെന്നും കഴിഞ്ഞ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ് . അതുകൊണ്ട് ശിക്ഷയിലും അവർ ഏറ്റവും നികൃഷ്ടരായിരിക്കുമെന്നും, നരകത്തിന്റെ ഏറ്റവും താഴെ പടിയിലായിരിക്കും അവരെന്നും അല്ലാഹു അറിയിക്കുന്നു.-എന്നിരു -ന്നാലും, അവർ ഖേദിച്ചു മടങ്ങി നന്നായി തീരുന്ന പക്ഷം അല്ലാഹു അവർക്ക് കരുണ ചെയ്യാൻ തയ്യാറാണെന്നും, യഥാർത്ഥ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി വമ്പിച്ച പ്രതിഫലം നൽകി അവരെ അനുഗ്രഹിക്കുമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.ചെയ്തതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ചാൽ മാത്രം പോരാ അത് യഥാർത്ഥമാ -ണെന്ന് പ്രവർത്തിമൂലം തെളിയിക്കുകയും വേണ്ടതുണ്ട് എന്നത്രെ (നന്നാക്കി തീർക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, മതത്തെ അല്ലാഹുവിന് നിഷ്കളങ്കമാക്കുകയും ചെയ്തു)എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. അതായ ത,് മുമ്പ് ചെയ്തു പോയ നീച കൃത്യങ്ങളെക്കുറിച്ചു ഖേദിക്കുകയും, മേ ലിൽ നല്ല പ്രവർത്തനങ്ങൾ ചെയ്തു നന്നായിത്തീരുകയും, അല്ലാഹുവിനെ മാത്രം രക്ഷാധി -കാരിയായി സ്വീകരിക്കുകയും, മറ്റുള്ളവരെ കാണിക്കുവാനോ ബോധ്യപ്പെടുത്തുവാനോ ശ്രമിക്കാതെ മത ജീവിതത്തിൽ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം ല ക്ഷ്യമാക്കുകയും ചെയ്യണം. അപ്പോഴേ പശ്ചാത്താപം സാക്ഷാൽകൃതമാകുകയുളളൂവെന്ന് താൽപ്പര്യം. മനുഷ്യരെ ശിക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും ഉദ്ദേശമില്ലെന്ന് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടികാട്ടുന്നു:--
4:147مَّا يَفۡعَلُ ٱللَّهُ بِعَذَابِكُمۡ إِن شَكَرۡتُمۡ وَءَامَنتُمۡۚ وَكَانَ ٱللَّهُ شَاكِرًا عَلِيمٗا
(147) നിങ്ങളെ ശിക്ഷിക്കുന്നതുകൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്? നിങ്ങൾ നന്ദി കാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം! അല്ലാഹു നന്ദി കാണിക്കുന്നവനും (എല്ലാം) അറിയുന്നവനുമാകുന്നുതാനും. (147) -എന്തു ചെയ്യും, എന്തു ചെയ് വാനാണ് ُ َّ اللها -അല്ലാഹു നിങ്ങളുടെ ശിക്ഷ (നിങ്ങളെ ശിക്ഷിക്കുന്നത്) കൊണ്ട് -നിങ്ങൾ നന്ദി കാണിച്ചെങ്കിൽ, നന്ദി ചെയ്യുന്ന പക്ഷം -നിങ്ങൾ വിശ്വസിക്കുകയും ചെയ്തു (വെങ്കിൽ) االله അല്ലാഹു ആകുന്നുതാനും, ആകുകയും ചെയ്തിരിക്കുന്നു ش َ اك ِ رًا നന്ദി കാണിക്കുന്നവൻ -അറിയുന്നവൻ വളരെ ശ്രദ്ധേയവും , സത്യവിശ്വാസികൾക്ക് വളരെ മനസ്സമാധാ നം നൽകുന്നതുമാണ് ഈ വചനം . നന്ദികേടും, അവിശ്വാസവുമാണ് നിങ്ങളെ ശിക്ഷക്ക് വിധേയമാക്കുന്നത്; -നിങ്ങൾ നന്ദിയുളളവരും വിശ്വാസികളും ആയിരുന്നാൽ അല്ലാഹു നിങ്ങളെ ശിക്ഷിക്കുവാൻ പോകുന്നില്ല; നിങ്ങളെ വൃഥാ ശിക്ഷിക്കണമെന്ന് അവന് ഒട്ടും ഉദ്ദേശ്യമില്ല. നിങ്ങളെ ശിക്ഷിച്ചതു കൊണ്ട് യാതൊരു നേട്ടവും അവനില്ല താനും. അതോടുകൂടി നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളെന്തും അവൻ നന്ദിപൂർവ്വം സ്വീക -രിച്ചു ഉദാരമായ പ്രതിഫലം നൽകുന്നവനും, നിങ്ങളുടെ സർവ്വകാര്യങ്ങളെക്കു -റിച്ചും ശരിക്കും അറിയുന്നവനുമാണവൻ. അതുകൊണ്ട് നിങ്ങൾ നന്ദിയുളള സത്യവിശ്വാസികളായിരിക്കുവിൻ. എന്നൊക്കെയാണ് ഈ വചനത്തിന്റെ ആശയം. അല്ലാഹു പറയുന്നു നിങ്ങൾ നന്ദി കാണിക്കുന്ന പക്ഷം, തീർച്ചയായും ഞാൻ നിങ്ങൾക്ക് വർദ്ധിപ്പിച്ചു ത രുക തന്നെ ചെയ്യും. നിങ്ങൾ നന്ദികേട് കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്റെ ശിക്ഷ കഠിനമായത് തന്നെയാകുന്നു. (ഇബ്റാഹീം : 7) മനസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല നന്ദി. വിചാര വികാരങ്ങളിലൂടെയും, വാക്കുകളിലൂടെയും, പ്ര വൃത്തികളിലൂടെയും അത് പ്രകടമാക്കേണ്ടതുണ്ട്. എല്ലാ സത്കർമങ്ങളും നന്ദിയുടെ ലക്ഷണവും, എല്ലാ ദുഷ്കർമങ്ങളും നന്ദികേടിന്റെ ലക്ഷണവുമാകുന്നു. നന്ദിയുടെ ഉദ്ഭവവും വള ർച്ചയുമാകട്ടെ, വിശ്വാസത്തിൽ നിന്നാണ്താനും. ജുസ്-ഉ് - 6
4:148–149۞لَّا يُحِبُّ ٱللَّهُ ٱلۡجَهۡرَ بِٱلسُّوٓءِ مِنَ ٱلۡقَوۡلِ إِلَّا مَن ظُلِمَۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا
إِن تُبۡدُواْ خَيۡرًا أَوۡ تُخۡفُوهُ أَوۡ تَعۡفُواْ عَن سُوٓءٖ فَإِنَّ ٱللَّهَ كَانَ عَفُوّٗا قَدِيرًا
(148) വാക്കിൽ നിന്ന് തിൻമയായുളളതിനെ ധ ചീത്തയായ വാക്കുകളെ പ ഉച്ചത്തിലാ (ക്കി പരസ്യമാ) ക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അക്രമം ചെയ്യപ്പെട്ടവൻ (ഉച്ചത്തിലാക്കുന്നത്) ഒഴികെ. അല്ലാഹു (എല്ലാം) കേൾക്കുന്നവനും , അറിയുന്നവനുമാകുന്നു താനും. (149) നിങ്ങൾ ഒരു നല്ല കാര്യം വെളിവാക്കുകയോ, അത് മറച്ചു വെക്കുകയോ ഒരു തിൻമയെക്കുറിച്ചു മാപ്പ് നൽകുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞുകൊള്ളുക) നിശ്ചയമായും അല്ലാഹു , വളരെ മാപ്പ്ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു. (148) اللها അല്ലാഹു ഇഷ്ടപ്പെടുകയില്ല പരസ്യമാക്കൽ, ഉച്ചത്തിലാക്കൽ ب ِ الس ُّ وء ِ തിൻമയെ, ചീത്തയായതിനെ , ദുഷിച്ചതുകൊണ്ട് -വാക്കിൽ (സംസാരത്തിൽ) നിന്ന് -യാതൊരുവനൊഴികെ ظ ُ ل ِ م َ -അക്രമം ചെയ്യപ്പെട്ടു االله അല്ലാഹു ആകുന്നു താനും َ ِ يع ً ا 3 കേൾക്കുന്നവൻ അറിയുന്നവൻ (149) നിങ്ങൾ വെളിവാക്കുന്നുവെങ്കിൽ خ َ ير ْ ً ا നല്ലതിനെ, വല്ല നൻമയും അല്ലെങ്കിലതു മറച്ചുവെക്കുന്നു (വെങ്കിൽ) അല്ലെങ്കിൽ നിങ്ങൾ മാപ്പ് നൽകുന്നു (വെങ്കിൽ) വല്ല തിൻമയെ (ചീത്തയെ) ക്കുറിച്ചും اللها -എന്നാൽ വിശ്ചയമായും അല്ലാഹു വളരെ മാപ്പ് നൽകുന്നവനാകുന്നു ق َ د ِ يرًا കഴിവുളളവൻ. ഒരു പൊതു തത്വം അല് ലാഹു ഈ വചനം മുഖേന പഠിപ്പിക്കുകയാണ്. നന്നല്ലാത്ത ദുഷിച്ച വാക്കുകൾ പറയുന്നതും ഉപയോഗിക്കുന്നതും എപ്പോഴും പാടില്ലാത്തത് തന്നെ. എന്നാലത് ഉച്ചത്തിലും പരസ്യമായും ആയിരിക്കുമ്പോൾ കൂടുതൽ ഗൗരവതരമായിത്തീരുന്നു. വളരെ നിസ്സാരമായി കരുതപ്പെടുന്ന ഒരു വാക്ക് പര -സ്യമായിത്തീർന്നതിന്റെ പേരിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമല്ല. ദുഷിച്ച വാക്ക് പറയുകയും അത് പരസ്യമായിട്ടായിരിക്കുകയും കൂടി അത് അല്ലാഹുവിന്റെ വെറുപ്പിന് കാരണമാകുന്നു എന്നത്രെ اللها (ഉച്ചത്തിലാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല) എന്ന് പറഞ്ഞതിന്റെ താൽപര്യം. അഥവാ ദുഷിച്ച വാക്കുകൾ രഹസ്യമായോ പതുക്കെയോ പറയുന്നതിന് വിരോധമില്ല എന്നല്ല. അല്ലാഹുവിനെ സംബന്ധിക്കുന്ന വാക്കുകളിലും , ജനങ്ങളെ സംബന്ധിക്കുന്ന വാക്കുകളിലുമെല്ലാം സൂക്ഷിക്കേണ്ടുന്ന വിഷയമാണിത്. അല്ലാഹുവിന്റെ മഹിത മഹത്വങ്ങൾക്ക് യോജിക്കാത്ത എല്ലാ വാക്കുകളും , മറ്റൊരാളെ സംബന്ധിച്ച് ചീത്ത പറയൽ, ഏഷണിയും പരദൂഷണവും പറയ ൽ തിൻമ--ക്കായി പ്രാർത്ഥിക്കൽ മുതലായവയും ഈ വിരോധത്തിന് വിധേയമാകുന്നു. തൃപ്തികരമല്ലാത്ത വല്ലതും മനസ്സിൽ തോന്നിയാൽ പോലും അത് പുറത്ത് പറയാതിരി -ക്കുക, പറഞ്ഞാൽ തന്നെ അത് ഒച്ചപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്യാതിരിക്കുക, ഇതാണ് വേണ്ടത്. പക്ഷേ, അക്രമത്തിന് പാത്രമായിത്തീർന്നവർ തങ്ങളുടെ സങ്കട നിവൃത്തിക്കുവേണ്ടിയോ , അവകാശം വകവച്ചു കിട്ടേണ്ടതിനു വേണ്ടിയോ അക്രമകാ -രികൾക്കെതിരെ ആക്ഷേപവും തെളിവും കൊണ്ടുവരുന്നതിനും, അത് പരസ്യമാക്കുന്നതിനും വിരോധമില്ല. ഇങ്ങോട്ട് ആദ്യമായി ചീത്തപറഞ്ഞവനെ അതുപോലെ പകരം ങ്ങോട്ട് പറയുന്നതും തെറ്റല്ല. സ്വാഭിമാനം രക്ഷിക്കലാണല്ലോ അത്. ഇങ്ങോട്ട് പറ -ഞ്ഞതിൽ കവിഞ്ഞ വാക്കുകൾ അങ്ങോട്ട് പറയുവാൻ പാടില്ല താനും. വിട്ടുവീഴ്ച നൽ കലും മാപ്പ് കൊടുക്കലുമാണ് കൂടുതൽ നല്ലത്. അതാണ് മാന്യതയും സംസ്കാരവും, അതാണ് അല്ലാഹുവിങ്കൽ പുണ്യമായിട്ടുളളതും. നല്ല വാക്കുകളും നല്ല കാര്യങ്ങളും--- അവ പരസ്യമായി ചെയ്താലും രഹസ്യമായി ചെയ്താലും ഇഷ്ടപ്പെടുന്നു. തിൻമക്കു പകരം തിൻമ ചെയ്യാതെ മാപ്പ് നൽകുന്നതും അവൻ വളരെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ക്ക അവൻ വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യും.-കാരണം , അവൻ എന്തിനും കഴിവു -ളള സർവ്വശക്തനായതോടൊപ്പം വളരെ മാപ്പും വിട്ടുവീഴ്ചയും നൽകുന്ന അത്യു -ദാരനും കൂടിയാകുന്നു. ഇതാണ് 149--ാം വചനത്തിന്റെ താൽപര്യം. സന്ദർഭം നോക്കുമ്പോൾ , കപടവിശ്വാസികളോടും , വേദക്കാരോടും വിട്ടുവീഴ്ചാനയം സ്വീകരിക്കണമെന്നും, അവരുടെ തെറ്റു കുറ്റങ്ങൾ പരസ്യമായി പ്രചരിപ്പിക്കാതിരിക്കുകയാണ് വേണ്ടതെന്നുളള ഉപദേശം കൂടിയാണ് ഈ വചനങ്ങൾ എന്നും കാണാം. ഒരു ഹദീഥിൽ നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ദാന ധർമം നിമിത്തം ധനം ചുരുങ്ങിപ്പോകുകയില്ല. മാപ്പ് നൽകൽ കൊണ്ടു വീര്യമല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയുമില്ല. അല്ലാഹുവിനു വേണ്ടി ആർ താഴ്മ കാണിക്കുന്നുവോ അവനെ അവൻ ഉയർത്തുന്നതാണ്.' (മു).
4:150–151إِنَّ ٱلَّذِينَ يَكۡفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُواْ بَيۡنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤۡمِنُ بِبَعۡضٖ وَنَكۡفُرُ بِبَعۡضٖ وَيُرِيدُونَ أَن يَتَّخِذُواْ بَيۡنَ ذَٰلِكَ سَبِيلًا
أُوْلَـٰٓئِكَ هُمُ ٱلۡكَٰفِرُونَ حَقّٗاۚ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا
(150) നിശ്ചയമായും, യാതൊരുകൂട്ടർ: അല്ലാഹുവിലും, അവന്റെ റസൂലുകളിലും അവർ അവിശ്വസിക്കുന്നു; അല്ലാഹുവിന്റെയും അവന്റെ റസൂലുകളുടെയും ഇടയിൽ വ്യത്യാസപ്പെടുത്തുവാൻ അവർ ഉദ്ദേശിക്കുകയും ചെയ്യുന്നു.- "ഞങ്ങൾ ചിലരിൽ വിശ്വസിക്കുകയും, ചിലരിൽ അവിശ്വസിക്കുകയും ചെയ്യുന്നു' എന്ന് അവർ പറയുകയും ചെയ്യുന്നു. അതിനിടയിൽ ഒരു (പ്രത്യേക) മാർഗം സ്വീകരിക്കുവാനും അവർ ഉദ്ദേശിക്കുന്നു:- (151) ( അങ്ങിനെയുളള) അക്കൂട്ടർ തന്നെയാണ് യഥാർത്ഥത്തിൽ അവിശ്വാസികൾ. അവിശ്വാസികൾക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (150) َّഅا നിശ്ചയമായും, യാതൊരുകൂട്ടർ അവർ അവിശ്വസിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലുകളിലും അവർ ഉദ്ദേശിക്കുകയും ചെയ്യുന്നു അവർ വ്യത്യാസപ്പെടുത്തു- കാണിക്കു) വാൻ اللها അല്ലാഹുവിനിടയിൽ അവന്റെ റസൂലുകളുടെയും അവർ പറയുകയും ചെയ്യുന്നു ഞങ്ങൾ വിശ്വസിക്കുന്നു -ചിലരിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്യുന്നു ചിലരിൽ അവർ ഉദ്ദേശിക്കുകയും ചെയ്യുന്നു -അവർ ഉണ്ടാക്കുവാൻ, സ്വീകരിക്കുന്നതിന് അതിനിടയിൽ س َ ب ِ يلا ഒരു മാർഗം (151) -അക്കൂട്ടർ ഗ അവർ (തന്നെ) അവിശ്വാസികൾ ح َ ق ّ ً ا യഥാർത്ഥത്തിൽ, സത്യമായും, ശരിക്ക് നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു അവിശ്വാസികൾക്ക് -ശിക്ഷ അപമാനകരമായ, നിന്ദ്യമായ ചില റസൂലുകളിലും അവരുടെ പ്രബോധനത്തിലും വിശ്വസിക്കുന്നതായി വാദിക്കുകയും, മറ്റു ചില റസൂലുകളിൽ വിശ്വസിക്കാതെ അവരെ നിഷേധിക്കുകയും ചെയ്യുന്ന യഹൂദികളെയും ക്രിസ്ത്യാ -നികളെയും---സംബന്ധിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. എല്ലാ റസൂലുകളും അല്ലാ -ഹുവിന്റെ ദൗത്യ വാഹകൻമാരായി നിയോഗിക്കപ്പെട്ടവരാണ്. എല്ലാവരുടെയും ദൗത്യം ഒന്നുതന്നെയാണ്താനും. എന്നിരിക്കെ, ചിലരിൽമാത്രം വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നത് തനി അവിശ്വാസം തന്നെയാണെന്ന് അല്ലാഹു പ്രഖ്യാപിക്കു -ന്നു.
4:152وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦ وَلَمۡ يُفَرِّقُواْ بَيۡنَ أَحَدٖ مِّنۡهُمۡ أُوْلَـٰٓئِكَ سَوۡفَ يُؤۡتِيهِمۡ أُجُورَهُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
(152) അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിക്കുകയും, അവരിൽ ഒരാൾക്കിടയിലും വ്യത്യാസപ്പെടുത്താതിരിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടർ---അവർക്ക് അവരുടെ പ്രതിഫലങ്ങൾ വഴിയെ അവൻ നൽകുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (152) َّ ِ ين َ അآم വിശ്വസിച്ചവരാകട്ടെ ِ َّ اللها അല്ലാഹുവിലും, അവന്റെ റസൂലുകളിലും അവർ വ്യത്യാസം വരുത്തിയതുമില്ല -ഒരാൾക്കിടയിലും അവരിൽ നിന്ന് അക്കൂട്ടർ വഴിയെ അവൻ അവർക്ക് കൊടുക്കും അവരുടെ പ്രതിഫലങ്ങൾ االله -അല്ലാഹു ആകുന്നുതാനും -വളരെ പൊറുക്കുന്നവൻ കരുണാനിധി. വിഭാഗം - ഇവിടം മുതൽ ഏതാനും വചനങ്ങളിൽ വേദക്കാരെക്കുറിച്ചുളള പരാമർശങ്ങളാകുന്നു.
4:153–154يَسۡـَٔلُكَ أَهۡلُ ٱلۡكِتَٰبِ أَن تُنَزِّلَ عَلَيۡهِمۡ كِتَٰبٗا مِّنَ ٱلسَّمَآءِۚ فَقَدۡ سَأَلُواْ مُوسَىٰٓ أَكۡبَرَ مِن ذَٰلِكَ فَقَالُوٓاْ أَرِنَا ٱللَّهَ جَهۡرَةٗ فَأَخَذَتۡهُمُ ٱلصَّـٰعِقَةُ بِظُلۡمِهِمۡۚ ثُمَّ ٱتَّخَذُواْ ٱلۡعِجۡلَ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ فَعَفَوۡنَا عَن ذَٰلِكَۚ وَءَاتَيۡنَا مُوسَىٰ سُلۡطَٰنٗا مُّبِينٗا
وَرَفَعۡنَا فَوۡقَهُمُ ٱلطُّورَ بِمِيثَٰقِهِمۡ وَقُلۡنَا لَهُمُ ٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُلۡنَا لَهُمۡ لَا تَعۡدُواْ فِي ٱلسَّبۡتِ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
(153) (നബിയേ) വേദക്കാർ നിന്നോട് ചോദിക്കുന്നു. ആകാശത്ത് നിന്ന് ഒരു ഗ്രന്ഥം നീ അവർക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാൽ, മൂസായോട് അവർ അതിനെക്കാൾ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട് : അതായത്, അവർ പറഞ്ഞു: "ഞങ്ങൾക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു തരണ' -മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകൾ തങ്ങൾക്ക് വന്നതിന് ശേഷം അവർ പശുക്കുട്ടിയെ (ദൈവമായി) സ്വീക- രിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നൽകി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നൽകുകയും ചെയ്തു. (154) അവരുടെ (കരാർ) ഉറപ്പ് സംബന്ധിച്ച് അവരുടെ മീതെ നാം "ത്വൂർ' (പർവ്വതം) ഉയർത്തുകയും ചെയ്തു. "നിങ്ങൾ സുജൂദ്' ചെയ്തു കൊണ്ട് (രാജ്യത്തിന്റെ) പടിവാതിൽ കടക്കുവിൻ എന്ന് അവരോട് നാം പറയുകയും ചെയ്തു. "സബ്ത്തി' ൽ (ശബ്ബത്താചരണത്തിൽ) നിങ്ങൾ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരിൽ നിന്ന് നാം കനത്ത (കരാർ) ഉറപ്പ് മേടിക്കുകയും ചെയ്തു. (153) നിന്നോടു ചോദിക്കുന്നു -വേദ (ഗ്രന്ഥ-) ക്കാർ ഇറക്കിക്കൊടുക്കുവാൻ അവരുടെമേൽ, അവർക്ക് -ഒരു ഗ്രന്ഥം الس ആകാശത്തുനിന്ന് -എന്നാൽ അവർ ചോദിച്ചിട്ടുണ്ട് َ ദم ُ و -മൂസായോട് -കൂടുതൽ (വളരെ) വലിയത് -അതിനെക്കാൾ അതായത് അവർ പറഞ്ഞു -ഞങ്ങൾക്കു നീ കാണിച്ചു തരുക َ َّ اللها -അല്ലാഹുവിനെ പരസ്യമായി, പ്രത്യക്ഷത്തിൽ -അങ്ങിനെ (എന്നിട്ട്) അവരെ പിടികൂടി الص ഇടിത്തീ -അവരുടെ അക്രമം നിമിത്തം പിന്നെ അവർ ഉണ്ടാക്കി, സ്വീകരിച്ചു -പശു (മൂരി) ക്കുട്ടിയെ -ശേഷമായി -അവർക്ക് വന്നതിന്റെ (വ്യക്തമായ) തെളിവുകൾ -എന്നിട്ട് നാം മാപ്പ് ചെയ്തു -അതിനെക്കുറിച്ചു മൂസാക്കു നാം നൽകുകയും ചെയ്തു -അധികാരശക്തി (അധികൃതരേഖ---തെളിവ്) വ്യക്തമായ (154) നാം ഉയർത്തുകയും ചെയ്തു അവർക്കുമീതെ الطّ ُ ور َ ത്വൂറിനെ (പർവ്വതത്തെ---സീനാമലയെ) അവരുടെ ഉറപ്പ് (കരാർ) സംബന്ധിച്ചു (നിമിത്തം) അവരോട് നാം പറയുകയും ചെയ്തു --നിങ്ങൾ പ്രവേശിക്കുവിൻ َ با َ ب ْ لا (പടി) വാതിൽ സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) അവരോട് നാം പറയുകയും ചെയ്തു നിങ്ങൾ അതിക്രമിക്കരുത്, ക്രമം തെറ്റരുത് الس -സബ്തിൽ, ശബ്ബത്താചരണത്തിൽ നാം എടുക്കുക (വാങ്ങുക) യും ചെയ്തു -അവരിൽ നിന്ന്, അവരോട് -ഉറപ്പ്, കരാർ, ഉടമ്പടി കനത്ത, ശക്തമായ, കടുത്ത വേദക്കാരിൽ നിന്നുയഹൂദികളുടെ ഭാഗത്തു നിന്നു---−ായ ധി ക്കാര പരമായ ഒരു ചോദ്യത്തെക്കുറിച്ചാണ് അല്ലാഹു പ്രസ്താവിച്ചത്.-ഞങ്ങൾ താങ്കളി ൽ വിശ്വസിക്കണമെങ്കിൽ മുമ്പ് മൂസാ നബി (അ) ലഭിച്ചതു പോലെ ഒരു വേദ്ര ഗന്ഥം ആകാശത്തു നിന്ന് ഞങ്ങൾക്ക് ഇറക്കിത്തരണം, ഞങ്ങൾ താങ്കളിൽ വിശ്വസിക്കണമെന്ന് അതിൽ കൽപിച്ചിരിക്കുകയും വേണം, എന്നാലേ ഞങ്ങൾ വിശ്വസിക്കൂ എന്നായിരുന്നു അവരുടെ വാദം. ഇത് സദുദ്ദേശ്യത്തോടുകൂടി ചോദിച്ചതല്ലെന്നും, തനി ധിക്കാരവും നിഷേധവുമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നതെന്നും, ഇതിലും ക ടന്ന ധിക്കാരങ്ങൾ പലതും പ്രവർത്തിച്ച പാരമ്പര്യം ഉളളവരാണ് അവരെന്നും ഉദാഹരണങ്ങൾ നിരത്തിക്കൊണ്ട് അല്ലാഹു സ്ഥാപിക്കുന്നു. അല്ലാഹുവിനെ നേരിൽ പ്രത്യക്ഷമായി കാണണം. അല്ലാതെ ഞങ്ങൾ ന്ന വിശ്വസിക്കുകയില്ല എന്നു മൂസാ നബി (അ) -യോട് അവർ പറഞ്ഞത്; അതുമൂലം അവർക്ക് ഇടിത്തീ ബാധിച്ചത്, അനേകം ദൃഷ്ടാന്തങ്ങൾ കണ്ടനുഭവിച്ചിട്ട് പിന്നെയും മൂസാ (അ) തൗറാത്തുമായി വന്നപ്പോഴേക്കും പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച ത്, അല്ലാഹു ആ അപരാധം മാപ്പ് ചെയ്തു കൊടുത്തത്, പിന്നെയും അച്ചടക്കരാഹിത്യം മുഴുത്തപ്പോൾ ത്വൂർ പർവ്വതം അവരുടെ തലക്കു മീതെ ഉയർത്തിക്കൊണ്ട് അവരിൽ നിന്ന് കരാറും ഉറപ്പും വാങ്ങിയത്, ബൈത്തുൽ മുക്വദ്ദസിലേക്കു പ്രവേശിക്കുമ്പോൾ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കണമെന്ന കൽപന അവർ നിരസിച്ചത് ; ശനിയാഴ്ച മത്സ്യം പിടിക്കരുതെന്ന് കൽപിച്ചിട്ട് ആ കൽപന ലംഘിച്ചത്, തൗറാത്ത് അനുസരിച്ചു കൊള്ളാമെന്ന പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചത് എന്നിങ്ങനെ അവരിൽ കഴിഞ്ഞുപോയതും , അവർക്ക് നിഷേധിക്കുവാനാകാത്തതുമായ ഏതാനും സംഭവങ്ങൾ അവരുടെ ധിക്കാരത്തിന് ഉദാഹരണമായി ഈ വചനങ്ങളിൽ അല്ലാഹു എടുത്തു കാട്ടിയിരിക്കുന്നു. വി ശദീകരണമൊന്നും കൂടാതെ അനുസ്മരിപ്പിക്കുക മാത്രമാണ് ഇവിടെ അല്ലാഹു ചെയ് തിരിക്കുന്നത്.-പശുക്കുട്ടിയെ ആരാധിച്ചതിനെപ്പറ്റി സൂ: സൂ: ത്വാഹായിലും വിവരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അവിടങ്ങളിൽ കാണാവുന്നതാണ്. മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം സൂറത്തുൽ ബക്വറഃയിൽ മുമ്പ് വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഇവിടെ അതൊന്നും കൂടുതൽ വിസ്തരിക്കുന്നില്ല.
4:155–158فَبِمَا نَقۡضِهِم مِّيثَٰقَهُمۡ وَكُفۡرِهِم بِـَٔايَٰتِ ٱللَّهِ وَقَتۡلِهِمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَقَوۡلِهِمۡ قُلُوبُنَا غُلۡفُۢۚ بَلۡ طَبَعَ ٱللَّهُ عَلَيۡهَا بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا
وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡيَمَ بُهۡتَٰنًا عَظِيمٗا
وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِي شَكّٖ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا
Passage continues through verse 4:158.
(155) എന്നിട്ട് , അവരുടെ (കരാർ) ഉറപ്പ് അവർ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്റെ "ആയത്തു' (ലക്ഷ്യം) കളിൽ അവർ അവിശ്വസിച്ചതുകൊണ്ടും , ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവർ കൊലപ്പെടുത്തിയതുകൊണ്ടും, "ഞങ്ങളുടെ ഹൃദയങ്ങൾ ഉറയി (ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന്' അവർ പറഞ്ഞതു- കൊണ്ടും (അവർ ശപിക്കപ്പെട്ടു). പക്ഷേ ,(-മൂടപ്പെടുകയല്ല--) അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേൽ മുദ്രകുത്തിയിരിക്കുകയാണ്. ആകയാൽ, അൽപമായിട്ടല്ലാതെ അവർ വിശ്വസിക്കുകയില്ല. (156) (അതെ) അവരുടെ അവിശ്വാസം കൊണ്ടും, മർയമിന്റെ പേരിൽ വമ്പിച്ച കളളാരോപണം അവർ പറഞ്ഞതുകൊണ്ടും:- (157) "നിശ്ചയമായും, അല്ലാഹുവിന്റെ റസൂലായ മർയമിന്റെ മകൻ ഈസാ എന്ന "മസീഹി' നെ ഞങ്ങൾ കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവർ പറഞ്ഞതുകൊണ്ടും (അവർ ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവർക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായവർ, അദ്ദേഹ (ത്തിന്റെ സംഭവ) ത്തെക്കുറിച്ചു സംശയത്തിൽ തന്നെയാണു- (ളളത്) . അവർക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- --ഊഹത്തെ പിൻപറ്റലല്ലാതെ ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല:- (158) പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. യഹൂദികളെ സംബന്ധിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നതെ വ്യക്തമാണ്. അവർ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമായിത്തീ ർന്നതിനുളള ഏതാനും കാരണങ്ങളാണ് അല്ലാഹു എടുത്തു കാട്ടുന്നത്. (1) കരാറുകളും പ്രതിജ്ഞകളും അവർ ലംഘിച്ചു കൊണ്ടിരുന്ന -ത്. (2) അല്ലാഹുവിന്റെ ആയത്തുകളിലുളള അവിശ്വാസം. വേദഗ്ര ന്ഥം മുഖേന ലഭിച്ച ലക്ഷ്യങ്ങളിലും, മൂസാ നബി- (അ) യുടെ കൈക്കും മറ്റും വെളിവാ യ ദൃഷ്ടാന്തങ്ങളിലും, ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളിലുമുളള എല്ലാ അവിശ്വാ -സവും നിഷേധവും ഇതിൽ ഉൾപെടുന്നു. (3) യാതൊരു ന്യായവും കൂടാതെ - തനി അക്രമവും ധിക്കാരവു -മായിപല പ്രവാചകൻമാരെയും കൊലപ്പെടുത്തിയത്. ഈ സംഗതികളെക്കുറിച്ചു സൂറത്തുൽ ബക്വറഃ (155) -എന്നിട്ടു (അങ്ങനെ) -അവരുടെ ലംഘനം കൊണ്ട് -അവരുടെ ഉറപ്പിനെ, കരാറിനെ അവരുടെ അവിശ്വാസം اللها അല്ലാഹുവിന്റെ ആയത്തു (ലക്ഷ്യം---ദൃഷ്ടാന്തം---വചനം) കളിൽ അവരുടെ കൊലചെയ്യലും الأن -നബി (പ്രവാചകൻ) മാരെ -ഒരു കാര്യം (ന്യായം---അവകാശം) ഇല്ലാതെ അവരുടെ വാക്കും, അവർ പറഞ്ഞതും -ഞങ്ങളുടെ ഹൃദയങ്ങൾ غ ُ ل ْ ف ٌ മൂടി (ഉറ) ഇടപ്പെട്ടവയാണ് -പക്ഷേ മുദ്രകുത്തിയിരിക്കയാണ് ُ َّ اللها അല്ലാഹു -അവക്കു, അവയുടെ മേൽ -അവരുടെ അവിശ്വാസം നിമിത്തം അതിനാൽ (എനി) അവർ വിശ്വസിക്കയില്ല ق َ ل ِ يلا إ ِ لا -അൽപമല്ലാതെ (156) അവരുടെ അവിശ്വാസം കൊണ്ടും അവരുടെ വാക്കു(-പറയൽ) കൊണ്ടും മർയമിന്റെമേൽ കളളാരോപണം, നുണ വമ്പിച്ച (157) അവരുടെ വാക്കും, പറയലും നിശ്ചയമായും ഞങ്ങൾ കൊലപ്പെടുത്തി മസീഹിനെ -മർയമിന്റെ മകൻ ഈസായെ اللها അല്ലാഹുവിന്റെ റസൂലായ -അദ്ദേഹത്തെ അവർ കൊലചെയ്തിട്ടില്ലതാനും അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടുമില്ല -പക്ഷേ -തിരിച്ചറിയാതാക്കപ്പെട്ടിരിക്കയാണ് (യഥാർത്ഥം തിരിയാതായി) ْ ُ ഭ ل َ അവർക്ക് നിശ്ചയമായും യാതൊരു കൂട്ടർ -അവർ ഭിന്നാഭിപ്രായത്തിലായി ِ هي ِ ف അദ്ദേഹത്തി (ന്റെകാര്യത്തി)ൽ സംശയത്തിൽതന്നെയാണ് م ِ ن ْ ه ُ -അദ്ദേഹത്തെപ്പറ്റി -അദ്ദേഹത്തെ (അതിനെ) കുറിച്ചു അവർക്കില്ല -അറിവിൽനിന്ന് (ഒന്നും), ഒരറിവും -പിൻപറ്റലല്ലാതെ الظّ َ ن ِ ّ ഊഹത്തെ , ധാരണയെ അദ്ദേഹത്തെ അവർകൊലപ്പെടുത്തിയിട്ടില്ല -ഉറപ്പായിട്ട് (158) ب َ ل ْ പക്ഷേ, എന്നാൽ اللها അല്ലാഹു അദ്ദേഹത്തെ ഉയർത്തിയിരിക്കയാണ് -അവങ്കലേക്ക്, തന്നിലേക്ക് االله അല്ലാഹു ആകുന്നു -പ്രതാപശാലി -അഗാധജ്ഞൻ, യുക്തിമാൻ (61 മുതലായവ) യിൽ മുമ്പു വിവരിച്ചു കഴിഞ്ഞതാണ്. സൂറത്തുൽ വെച്ചു എനിയും പല വിവരങ്ങളും കണാവുന്നതുമാകുന്നു (4) ഞങ്ങളുടെ ഹൃദയങ്ങൾ ഉറയിട്ടു മൂടിക്കിടക്കുകയാണ്നിങ്ങൾ ഉപദേശിക്കുന്നതൊന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് കടക്കുകയില്ല - എന്ന് പറഞ്ഞു -കൊണ്ട് മർക്കടമുഷ്ടി കാണിക്കുകയാണവർ ചെയ്യുന്നത്. ഇതിനെപ്പറ്റി അൽബക്വറഃ 88--ാം വചനത്തിലും വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടു−.് ഞങ്ങളുടെ ഹൃദയങ്ങൾ വിജ്ഞാനം കൊണ്ട് നിറയ്ക്കപ്പെട്ട ഉറകളാണ്--അതുകൊണ്ട് എനി പുതുതായ അറിവുകൾക്കൊന്നും അതിൽ സ്ഥാനമില്ല---എന്ന അർത്ഥത്തിലും ആ വാക്ക് രണ്ടായാലും ഒരേ സാരത്തിലാണ് കലാശിക്കുന്നതെന്നും ട ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലേക്ക് ഉപദേശങ്ങളൊന്നും കടക്കുന്നില്ലെന്നുളളത് ശരി തന്നെയാണെങ്കിലും അതിന് അവർ പറഞ്ഞ കാരണം ശരിയല്ലെന്നും, യഥാർത്ഥ കാരണം മറ്റൊന്നാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ اللها (-പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവക്ക് മുദ്ര വെച്ചിരിക്കുകയാണ്) ഇതാണതിന് യഥാർത്ഥ കാരണം. അവരുടെ സത്യനിഷേധവും മർക്കട മുഷ്ടിയും അത്രക്ക് മുഴുത്തു പോയിട്ടുണ്ട്. സത്യവിശ്വാസം അവരുടെ ലക്ക് പ്രവേശിക്കുവാൻ മാർഗമില്ലാതായിത്തീർന്നിരിക്കുന്നു എന്ന് സാരം. കവിഞ്ഞപക്ഷം , ഏതെങ്കിലും അൽപം ചില വ്യക്തികൾ വിശ്വസിച്ചെന്നു വരാം. അല്ലെങ്കിൽ അവരിൽ നാമമാത്രമായ വിശ്വാസം പ്രകടമായെന്നു വരാം. അതിൽ കവിഞ്ഞൊന്നും അവരിൽനിന്ന് പ്രതീ -ക്ഷിക്കുവാനില്ല എന്നു കൂടി അല്ലാഹു വ്യക്തമാക്കുന്നു. ( ق َ ل ِ يلا അല്ലാഹുവിന്റെ ഈൗ പ്രസ്താവന അക്ഷരാർത്ഥത്തിൽ തന്നെ അനുഭവത്തിൽ കാണാവുന്നതുമാണല്ലോ. (5) അവിശ്വാസവും, മർയമിന്റെ പേരിൽ വമ്പിച്ച കളളാരോപണം പറഞ്ഞുണ്ടാക്കിയതും . മർയം (അ) വ്യഭിചാരിണിയാണെന്നും, ഈസാ (അ)-ജാരസന്താനമാണെന്നുമുളള യഹൂദ വാദമാണിതുകൊണ്ടു വിവക്ഷ. പിതാവില്ലാതെ ഈസാ (അ)-ഭൂജാതനായപ്പോൾ ജനങ്ങൾ മർയമിനെ ആക്ഷേപിക്കയുണ്ടായെന്നും, മർയം മൗനം -ദീക്ഷിച്ചുകൊണ്ട് തൊട്ടിലിൽ കിടക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടിയെന്നും, താൻ അല്ലാഹുവിന്റെ അടിയാനാകുന്നു---തന്നെ -അല്ലാഹു മറ്റും കുട്ടി അവരോട് മറുപടി പറഞ്ഞുവെന്നും സൂറത്തു മർയമിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ആദ്യം അവർക്ക് മർയമിനെക്കുറിച്ച് സംശയം തോന്നിയെങ്കിലും ഇതോടുകൂടി ആ സംശയം അവസാനിക്കുകയുണ്ടായി. ആദ -രണീയവും ഉന്നതവുമായി കരുതപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്ന മർയമിനോടും, അസാധാരണമായ നിലയിൽ ജനിച്ച ആ അൽഭുതശിശുവിനോടും അവർ വളെ ര ബഹുമാനപൂർവ്വം പെരുമാറിപ്പോരുകയും ചെയ്തു.പിന്നീട് അദ്ദേഹത്തി ന് പ്രവാചകത്വം സിദ്ധിക്കുകയും അതിനെത്തുടർന്നു അവരുടെ ദുർനടപടികളെയും തോ ന്നിയവാസങ്ങളെയും ആക്ഷേപിക്കുവാനും സന്മാർഗോപദേശം നൽകുവാനും ആരംഭിക്കുക യും ചെയ്തപ്പോൾ അവരുടെ മട്ടുമാറി. അദ്ദേഹത്തെ നിഷേധിക്കുവാനും പക വെക്കുവാനും തുടങ്ങി . അങ്ങനെ , ആ പഴയ ആരോപണം പൂർവ്വോപരി ശക്തിയായ രൂ പത്തിൽ വീണ്ടും അവർ ഘോഷിക്കുകയായി. അതുകൊണ്ടാണ് അതിനെപ്പറ്റി (വമ്പിച്ച കളളാരോപണം) എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നത്. ( ഈസാ- -നബി(-അ)യുടെ ജനന സംഭവത്തെപ്പറ്റി സൂ: ആലു-ഇംറാനിലും സൂ: മർയമിലും വി വരിച്ചു കഴിഞ്ഞിട്ടുണ്ട്.) (6) ഈസാ നബി(അ) യെ തങ്ങൾ ക്രൂശിച്ചു കൊലപ്പെടുത്തിയിരിക്കുന്നുവെന്നുളള അവരുടെ അഹങ്കാരവാദം. മർയമിന്റെ മകൻ ഈസാ മസീഹിനെ ഞങ്ങ ൾ കൊലപ്പെ - ടുത്തി എന്നു മാത്രം പറഞ്ഞു മതിയാക്കാതെ "അല്ലാഹുവിന്റെ റസൂലായ اللها ) 'എന്നുകൂടി വിശേഷിപ്പിച്ചത് അവരുടെ പരിഹാസത്തെയും ധിക്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. മറ്റു പ്രവാചകൻമാരു ടെ കൈക്കൊന്നും വെളിപ്പെട്ടിട്ടില്ലാത്ത പല ദിവ്യ ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന്റെ കൈക്ക് വെളിപ്പെട്ടു കണ്ടിട്ടുപോലും വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദിയെന്നുമൊക്കെ അദ്ദേഹത്തെപ്പറ്റി ആരോപിച്ചുകൊണ്ടിരുന്ന അവർ അദ്ദേഹത്തെപ്പറ്റി അദ്ദേ ഹം അല്ലാഹുവിന്റെ റസൂലാണെന്ന് എങ്ങിനെ സമ്മതിക്കും?! ഈസാ (അ) ക്രൂശിച്ചു കൊല്ലപ്പെട്ടുവെന്നു യഹൂദികൾ മാത്രമല്ല , അവരെപ്പോലെ ക്രിസ്ത്യാനികളും വാദിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്നു. പക്ഷേ , രണ്ടുകൂട്ടരും തമ്മിൽ വമ്പിച്ച ഒരു വ്യത്യാസമുണ്ട്. തങ്ങളുടെ ശത്രുവും വ്യഭിചാരസന്തതിയും കളളവാദിയുമാണെന്ന ആരോപണാടിസ്ഥാനത്തിൽ , ആ കൃത്യം തങ്ങളുടെ ധീരതയെയും കീർത്തിയെയും കുറിക്കുന്ന സംഭവമായിട്ടാണ് യഹൂദികൾ കരുതിപ്പോരുന്നതും. ക്രിസ്ത്യാനികളാവട്ടെ മറ്റൊരു വിധത്തിലാണതിനെ വിലയിരുത്തുന്നത്. യഹൂദികളുടെ അക്രമപരവും, വഞ്ചനാപരവുമായ ഒരു കഠിന കഠോര കൃ ത്യമായിരുന്നു ആ സംഭവമെങ്കിലും ജന്മനാപാപിയായ മനുഷ്യ വർഗത്തിന്റെ പാപഭാരത്തിൽ നിന്ന് മനുഷ്യന് മോചനം ലഭിക്കുവാൻ വേണ്ടി ദൈവ പുത്രനായ യേശു (ഈസാ--- അ) കുരിശു വരിച്ചതായിട്ടാണ് അവരതു കണക്കാക്കുന്നത്. ക്രിസ്തീയ മതത്തിന്റെ ന്നാമത്തെ അടിത്തറയായി അതവർ ഗണിക്കുകയും ചെയ്യുന്നു. താഴെ വിവരിക്കുന്ന തന്നെ സൂചിപ്പിച്ചതുപോ ലെ - കുരിശു സംഭവം നടന്ന കാലത്തെ ക്രിസ്ത്യാനികൾക്കിടയിൽ അതു സംബന്ധിച്ച പ്രതികരണങ്ങൾ പലതരത്തിലായിരുന്നു. -പിന്നീട് കുറേ കഴിഞ്ഞാണ് ക്രി സ്ത്യാനികളിൽ മേൽ പറഞ്ഞ വിശ്വാസ സിദ്ധാന്തം രൂഢമൂലമായിത്തീർന്നത്. മനുഷ്യ പിതാവായ ആദം (അ) സ്വർഗത്തിലെ വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭുജിച്ചതിനെത്തുടർ മനുഷ്യവർഗം മുഴുക്കെ ജൻമനാ പാപികളായെന്നും, ഈ പാപത്തിൽ നിന്ന് മനുഷ്യവർഗത്തെ മോചിപ്പിക്കുവാനായിമനുഷ്യാരംഭം മുതൽ സുദീർഘമായ ഒരു കാ ലഘട്ടം കഴിഞ്ഞ ശേഷം ഒരു സുവർണാവസരത്തിൽദൈവം തന്റെ പുത്രനായ യേശുവിനെ മ നുഷ്യരൂപത്തിൽ ഭൂമിയിലേക്കയച്ചുവെന്നും, അദ്ദേഹം കുരിശ് വരിച്ചു അതിനു പരിഹാരം വരുത്തിയെന്നും മറ്റുമാണ് നിലവിലുളള ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ ബദ്ധവൈരിയായിവർത്തിക്കുകയും, കുരിശു സംഭവം ക ഴിഞ്ഞ് ഏതാനും കൊല്ലങ്ങൾക്കു ശേഷം പെട്ടന്നൊരു മുഹൂർത്തം നോക്കി അദ്ദേഹത്തിന്റെ അപ്പോസ്തല- ( ) പല ക്രിസ്തീയ സഭകളുടെയും പരമാദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നേ റാമിലെ പോപ്പ്, ഏതാണ്ട് രണ്ടായിരം കൊല്ലത്തോളം അവർ യഹൂദികളുടെ മേൽ വെച്ചുകെട്ടിപ്പോന്ന ഈ മഹാപാതകത്തിൽനിന്ന് അൽപം മുമ്പ് അവരെ ശുദ്ധ -മാക്കി മാപ്പു കൊടുത്തിരിക്കുകയാണ്. പാതിരിമാർ പറയുന്നതെല്ലാം്ര കിസ്ത്യാനികൾക്ക് മതമാണല്ലോ. സ്ഥാനം അദ്ദേഹം തന്നെ തനിക്കു നൽകുകയുണ്ടായെന്ന് അവകാശപ്പെട്ടു കൊണ്ടു രംഗത്തിറങ്ങുകയും ചെയ്ത 'വിശുദ്ധപൗലോസ് ' എന്ന മനുഷ്യൻ ( ) രൂപ കൽപന ചെയ്തുണ്ടാക്കിയതാണ് വാസ്തവത്തിൽ ഈ സിദ്ധാന്തം. കുരിശു സംഭവത്തെ സംബന്ധിച്ചു വിശദമായ വിവരങ്ങളൊന്നും ക്വു ർ-ആനിൽ ഇല്ല. എങ്കിലും, ആ സംഭവത്തിൽ ഈസാ (അ) കുരിശിൽ തറക്കപ്പെടുകേ യാ വധിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും, അവർക്ക് യഥാർത്ഥ സംഭവം തിരിച്ചറിയാതെ പോയിരിക്കയാണെന്നും, അങ്ങിനെ പറയുന്നവരുടെ ടുക്കൽ ഊഹാപോഹങ്ങളല്ലാതെ യാതൊരു തെളിവുമില്ലെന്നും അർത്ഥശങ്കക്ക് ഇടമില്ലാത്ത വണ്ണം അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ചിരിക്കുന്നു.സൂ: ആലു-ഇംറാൻ 54 -,55 എന്നീ വചനങ്ങളുടെ വിവരണത്തിൽ ഈ വിഷയകമായി നാം കുറെയെല്ലാം വിശദീക -രിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മുമ്പിലിരിക്കുന്ന ഈ രണ്ടു (157,158) വചനങ്ങളും ഉദ്ധരിച്ചുകൊണ്ടു കുരിശു സംഭവത്തിന്റെ പല വശങ്ങളെപ്പറ്റിയും അവിടെ നാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ( ) അതുകൊണ്ട് കൂടുതലൊന്നും ഇവിടെ സംസാരിക്കേണ്ടതില്ല. ബന്ധ -പ്പെട്ട ചില സംഗതികളിലേക്കു ശ്രദ്ധക്ഷണിക്കുക മാത്രമേ ഇവിടെ ചെയ്യുന്നുളളൂ . (1) ഒരു കുരിശു സംഭവം അതിൽ ഈസാ ( അ) കൊല്ലപ്പെട്ടിട്ടില്ലെന്നും, യഥാർത്ഥത്തിൽ അവിടെ നടന്നതെന്താണെന്ന് അവർക്ക് തിരിച്ചറിയാതെ പോയതാണെന്നും ആണല്ലോ അല്ലാഹു പറഞ്ഞതിന്റെ അർത്ഥം. ഈ തിരിച്ചറിയാതിരിക്കലിനുളള കാരണം അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ബൈബ്ളിലെ പുതിയ നിയമ പുസ്തകങ്ങളിൽ ഈ സംഭവത്തെ സംബന്ധിച്ചു വന്ന പ്രസ്താവനകൾ പരിശോധിച്ചാൽ, ക്രൂശിക്കപ്പെട്ട ആൾ ഈസാ ( അ) ആയിരുന്നില്ല--- അദ്ദേഹമാണെന്ന ധാരണയിൽ മറ്റൊരാളാണ് ക്രൂശിക്കപ്പെട്ടത്---എന്ന് വരുവാനുളള പല സാധ്യതകളും അതിൽ തെളിഞ്ഞു കാണാം. സംഭവത്തിന്റെ യഥാർത്ഥ രൂപം -അത് ശരിയോ തെറ്റോ ആവട്ടെ---ഇന്നിന്ന പ്രകാരമാണെന്ന് ന്റ ഉദ്ധരണികളെ അടിസ്ഥാനമാക്കി നിർണയിച്ചു പറയുക സാധ്യമല്ലതാനും. അത്രയും പരസ്പര വിരുദ്ധങ്ങളാണവ. ആ സ്ഥിതിക്ക് (അവർ അദ്ദേഹത്തെ ഉറപ്പായും കൊലചെയ്തിട്ടില്ല) എന്ന് അല്ലാഹു പറഞ്ഞത് ക്രിസ്ത്യാനികളും -വായ ന്യായമില്ല . (2) ഈസായുടെ വിഷയത്തിൽ ഭിന്നാഭിപ്രായത്തിൽ നിലകൊള -ളുന്നവർ അദ്ദേഹത്തെ സംബന്ധിച്ചു സംശയത്തിൽ തന്നെയാണുളളത്. അവർക്ക് അദ്ദേഹത്തി ന്റെ സംഭവത്തെപ്പറ്റി ശരിയായ ഒരു വിവരവുമില്ല, അവർ ഊഹത്തെ പിൻപറ്റുക മാത്രമാണ് ചെയ്യുന്നത്, അദ്ദേഹത്തെ അവർ യാതൊരു ഉറപ്പും അവർക്കി ല്ല എന്നൊക്കെ അല്ലാഹു തറപ്പിച്ചു പറയുന്നു. ഈസാ നബി-(അ) യെക്കുറിച്ചു യഹൂദികൾ വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദി -യെന്നും പറഞ്ഞുവരുന്നു. അതേ സമയം ക്രിസ്ത്യാനികൾ അദ്ദേഹത്തെ ദൈവപുത്രനെന്നും , അതല്ല ദൈവം തന്നെയാണെന്നും, ത്രിയേകത്വത്തിലെ മാക്കെ വാദിക്കുന്നു. എല്ലാറ്റിനും ആധാരം ഊഹം തന്നെ. എനി കുരിശു സംഭവത്തെപ്പറ്റി പറയുക -യാണെങ്കിൽ , അത്രത്തോളം അഭിപ്രായ ഭിന്നിപ്പുകൾ നിലവിലുളള ഒരു സംഭ വം വേദക്കാർക്കിടയിൽ ധ പ സെന്റ് പോൾ ( ട. ഠ . ജമൗഹ ) എന്നും سഡب ُ ولس القد എന്നും പറയുന്നത് പൗലോസിനെപ്പറ്റി തന്നെ. എന്ന് സംശയമാണ്. കുരിശിൽ തറച്ചത് യേശുവി -നെയല്ല, അദ്ദേഹത്തോട് രൂപസാദൃശ്യമുളള വേറെ ഒരാളെയായിരുന്നുവെന്ന് അവരിൽ തന്നെ അഭിപ്രായക്കാരുണ്ട്. കുരിശിൽ തറക്കപ്പെട്ടത് അദ്ദേഹം തന്നെയാണെങ്കിലും അദ്ദേഹം അതിൽ വെച്ച് മരണമടഞ്ഞിട്ടില്ലെന്ന് വേറെ ചിലർ പറയുന്നു. അതല്ല, കുരിശിൽ വെച്ച് മരിച്ചുവെങ്കിലും പിന്നീട് ഉയിർത്തെഴുനേൽക്കുകയും ശിഷ്യൻമാരെ ഉപദേശിക്കുകയും ചെയ്തെന്നാണ് വേറൊരു അഭിപ്രായം. ശരീരം മാത്രം ക്രൂശിക്കപ്പെട്ടു---ആത്മാവ് ചിലർ പറയുന്നു. കൂടാതെ, വേറെയും അഭിപ്രായങ്ങൾ കാണാം . ചുരുക്കിപ്പറഞ്ഞാൽ, തങ്ങൾ യേശുവിനെ്ര കൂശിച്ചു കൊന്നുവെന്ന് അഹങ്കരിക്കുന്ന യഹൂദികൾക്കോ, കുരിശു സംഭവം തങ്ങളുടെ മോക്ഷത്തിനുള്ള ഏകമാർഗമാക്കിത്തീർത്ത ക്രിസ്ത്യാനികൾക്കോ ആസംഭവത്തിന്റെ യാ ഥാർത്ഥ്യത്തെപ്പറ്റി ഒരു എത്തും പിടിയുമില്ല. അനേകം ഊഹങ്ങളുണ്ടായിരുന്നതിൽ നിന്ന് ചിലതിന് അവർക്കിടയിൽ ക്രമേണ പ്രചാരണവും സ്ഥിരീകരണവും ലഭിക്കുകയും അത് ക്രിസ്തുമതത്തിന്റെ അടിത്തറയായി ഗണിക്കപ്പെട്ടുവരുകയും ചെയ്തുവെന്നു മാത്രം. (3) ശരി, ഈസാ (അ) കൊല്ലപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാൽ പിന്നെ അദ്ദേഹത്തിന്റെ കഥയെന്തായി? അതെ اللها (അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്കു ഉയർത്തി.) അതാണ് സംഭവിച്ചത്. യർത്തൽ എങ്ങനെയാണുണ്ടായത്? ജഡത്തോടുകൂടിയോ അല്ലേ? ഉറക്കത്തിലോ ഉണർച്ചയിലോ? അദ്ദേഹം ഇപ്പോൾ എവിടെയുണ്ട്? അവിടെ അദ്ദേഹത്തിന്റെ ജീവിതരീ തി എങ്ങിനെയാണ്? ഇതൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഉറപ്പിച്ചും വിശ -ദീകരിച്ചും പറയത്തക്ക വേറെ തെളിവുകളുമില്ല. എന്നാൽ, ഈ സംശയങ്ങൾക്ക് സ്വയം സമാധാനം കെണ്ടത്തുവാൻ സഹായകമാകുന്ന ചില വസ്തുതകൾ കൂടി ഇവിടെ ചൂണ്ടിക്കാട്ടാം (ഒന്ന്) "അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല' എന്നും " അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടുമില്ല' എന്നും പറഞ്ഞതിലെ "അദ്ദേഹം' എന്ന സർവ്വനാമംകൊണ്ട് വിവക്ഷ ശരീരവും ആത്മാവും ചേർന്നുളള ഈസാ നബി-(അ)യല്ലാതെ മറ്റൊന്നു -മല്ലെന്നു പറയേണ്ടതില്ലല്ലോ. എന്നിരിക്കെ, അതിനെത്തുടർന്നു اللها (പക്ഷേ, അല്ലാഹു അദ്ദേഹത്തെ ഉയർത്തി) എന്ന് പറയുമ്പോൾ അതേ ശരീരവും ആത്മാവും ചേർന്നു -ളള ഈസാ (അ) യെത്തന്നെ ആയിരിക്കുവാനേ നിവൃത്തിയുളളൂ.-മറ്റൊരർത്ഥം കൽപിക്കുന്നത് സാഹസവും യുക്തിഹീനവുമാകുന്നു. (രണ്ട്) ഒരു അസാധാരണ സംഭവമെന്ന നിലക്കാണ് ഈ നപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഈസാ നബി (അ)- യെക്കുറിച്ച്--അതും കുരിശു സംഭവത്തോട് അനുബന്ധിച്ചുകൊണ്ട്---മാത്രമേ "തന്നിലേക്കു ഉയർത്തുക എന്ന വാക്ക് അല്ലാഹു പ്രയോഗിച്ചിട്ടുള്ളൂ. മറ്റേതെങ്കിലും ഏതെങ്കിലും സംഭവത്തെത്തുടർന്നോ ഈ പ്രയോഗം ക്വുർ-ആനിൽ വന്നിട്ടില്ല. അദ്ദേഹത്തി ന്റെ ആത്മാവിനെ മാത്രമാണ് ഉയർത്തിയിരുന്നതെങ്കിൽ , അതിന് ഈസാനബിയുമായോ, കുരിശു സംഭവവുമായോ ഒരു പ്രത്യേക ബന്ധവുമില്ല. എല്ലാ കൊല്ലപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടെയും ആത്മാവ് ഉയർത്തപ്പെടുക പതിവാണല്ലോ. (മൂന്ന്) മുമ്പ് വിവരിച്ച കാര്യങ്ങൾക്ക് സ്ഥിരീകരണം നൽകുന്നവി ധം അനുയോജ്യമായ വല്ല സമാപന വാക്യങ്ങളുംകൊണ്ട് ആയത്തുകളെ അവസാനിപ്പിക്കുക ക്വുർ-ആനിൽ സർവ്വ സാധാരണമാണ്. ഈ വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് االله (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു) എന്ന് പറഞ്ഞുകൊണ്ടാണ്. അവൻ ഉദ്ദേശിക്കുന്ന കാര്യം നടപ്പിൽ വരുത്തുന്നതിൽ അവന് തടസ്സമോ പരാജയമോ ബാധിക്കുകയില്ലെന്നും, അവന്റെ പ്രവർത്തനങ്ങൾ നീതിക്കും യുക്തിക്കും നിരക്കുന്നതുമായിരിക്കുമെന്നുമാണല്ലോ ഇതിവി ടെ പറഞ്ഞതിന്റെ താൽപര്യം. എല്ലാവരുടെയും ആത്മാവിനെ ഉയർത്തുന്നതുപോലെ ഈസാ (അ)ന്റെ ആത്മാവും ഉയർത്തിയതാണെങ്കിൽ ഈ നാമ വിശേഷങ്ങൾ ഇവിടെ എടുത്തു പറഞ്ഞതിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല (നാല്) ആലു-ഇംറാനിലെ ആയത്തിന്റെ വിവരണത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, അദ്ദേഹത്തെ അല്ലാഹു ഉയർത്തി اللها ) എന്ന് പറഞ്ഞു മതിയാക്കാതെ തന്റെ അടുക്കലേക്ക് ഉയർത്തി اللها എന്ന് പറഞ്ഞിരിക്കകൊണ്ട് -ചില സ്ഥാപിത താൽപര്യക്കാർ ചെയ്യുന്നതുപോലെ -അദ്ദേഹത്തിന് ഉന്നതമായ സ്ഥാനം ന ൽകി എന്ന് അതിന് അർത്ഥം കൽപിക്കവാൻ നിവൃത്തിയില്ല. ഉയർത്തിക്കൊണ്ടുപോയി എന്ന് മാത്രമേ അർത്ഥമായിരിക്കുവാൻ നിവൃത്തിയുളളൂ. (അഞ്ച്) കാലാവസാനത്തിൽ ഈസാ (അ) ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും, ഭൂമിയിൽ അദ്ദേഹം നീതി നടത്തുമെന്നും മറ്റും (അടുത്ത വചനത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്നതുപോലെയുളള ) അനേകം ബലവത്തായ ഹദീഥുകളാൽ സ്ഥാപിതമായതാണ്. ചില തൽപരകക്ഷികൾ ഒഴികെ മുസ്ലിംകൾ പൊതുവിൽ അതുശരിവെക്കുന്നവരുമാകുന്നു. (ആറ്) അല്ലാഹു തന്റെ അടുക്കലേക്ക് ഉയർത്തി എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം, ഏതെങ്കിലും ഒരു സ്ഥലത്തേക്ക്---ഉയർത്തി എന്നായിരിക്കാമെന്നല്ലാതെ അതു സംബന്ധിച്ച് നമുക്ക് ഒന്നും തിട്ടപ്പെടുത്തി പറയുക സാധ്യമല്ല. (ഏഴ്) അദ്ദേഹം സ്ഥിതി ചെയ്യുന്നത് എവിടെത്തന്നെ ആയിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹ--ചര്യങ്ങളും അദ്ദേഹത്തിനവിടെ ഉണ്ടാക്കിക്കൊടുക്കുവാനും, അദ്ദേഹത്തിന്റെ പ്രകൃതം ആ സാഹചര്യങ്ങളുമായി ഇണക്കു -വാനും കഴിവുളളവനാണല്ലോ അല്ലാഹു. ഭൂമിയിൽ ജീവിക്കാൻ ഭക്ഷണവും വെളളവും വായുവും അനിവാര്യമാക്കിവെച്ച അതേ സ്രഷ്ടാവിനു അവ കൂടാതെ ജീവിക്കാനു -ളള വല്ല വ്യവസ്ഥിതിയും ഏർപ്പെടുത്തുവാനോ , അവിടേക്കു യോജിച്ച വല്ല ജീവിതരീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുളള ഭൗ തിക നിയമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കു -കയും, മറ്റാർക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയിൽ നിന്ന് യർത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിതരീതി അവിടെ അല്ലാഹു നൽകിയെങ്കിൽ അതിൽ അവിശ്വസനീയമായി ഒന്നും തന്നെയില്ല. (എട്ട്) ഭൂലോകത്ത് നമ്മുടെ കണക്കു പ്രകാരം കൊല്ലങ്ങൾ ഉപരിമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ചില ഗ്രന്ഥങ്ങളിൽ കേവലം ദിവസങ്ങളോ, നാഴികകളോ മാത്രമായിരിക്കും അവയെന്ന് ശാസ്ത്രജ്ഞൻമാർ കാര്യകാരണ സഹിതം സ്ഥാപിക്കാറുളളതും സ്മരണീയമാകുന്നു. വളരെ ക്ലേശങ്ങൾ സഹിച്ചാ -ണെങ്കിലും ചന്ദ്രഗോളത്തിൽ പോയി മനുഷ്യൻ നിരീക്ഷണങ്ങൾ നടത്തി തിരിച്ചു പോരുകയും , ചൊവ്വാഗ്രഹത്തിലും മറ്റും ചെന്നു നിരീക്ഷണം നടത്തുവാൻ ട പരീക്ഷണം നട-
4:159وَإِن مِّنۡ أَهۡلِ ٱلۡكِتَٰبِ إِلَّا لَيُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَيَوۡمَ ٱلۡقِيَٰمَةِ يَكُونُ عَلَيۡهِمۡ شَهِيدٗا
(159) വേദക്കാരിൽ നിന്ന് (ആരും) അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് തീർച്ചയായും അദ്ദേഹത്തിൽ വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേൽ സാക്ഷിയായിരിക്കുകയും ചെയ്യും (159) ْ ن ِ إ َ و ഇല്ല വേദക്കാരിൽ നിന്ന് (ആരും) തീർച്ചയായും (അവൻ) വിശ്വസിക്കാതെ ب ِ ه ِ അദ്ദേഹത്തിൽ അദ്ദേഹത്തിന്റെ (അവന്റെ ) മരണത്തിന്മുമ്പ് ക്വിയാമത്തുനാളിലാകട്ടെ ي َ ك ُ ون ُ അദ്ദേഹമായിരിക്കും അവരുടെ മേൽ വാക്യത്തിന് രണ്ടു പ്രകാരത്തിൽ അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്: നാം പരിഭാഷയിൽ സ്വീകരിച്ച പ്രകാരം തന്നെ. മറ്റൊന്ന് : "വേദ -ക്കാരിൽ നിന്ന് ആരും തന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിൽ വിശ്വസിക്കാതിരിക്കുകയില്ല' എന്നാകുന്നു. ب ِ ه ِ (-ബിഹി) എന്ന വാക്കിലെ സർവ്വനാമം ( ضمير )-കൊണ്ടുദ്ദേശ്യം ഈസാ നബി- (അ) യാണെന്നുളളതിൽ പക്ഷാന്തരമില്ല. (-മൗതിഹി) എന്ന വാക്കിലെ സർവ്വനാമം കൊണ്ടുദ്ദേശ്യം ഈസാ (അ) തന്നെ ആയിരിക്കുവാനും, വേദക്കാരിൽ നിന്നുളള ഓരോരുത്തനും ആയിരിക്കുവാനും സാധ്യതയുളളതാണ് ഈ അഭിപ്രായങ്ങൾക്ക് കാരണം. ഒന്നാമത്തെതനുസരിച്ച് ആ വാക്യത്തിന്റെ സാരം ഇപ്രകാരമായിരിക്കും: ഈസാ (അ) മരണപ്പെടുന്നതിനു മുമ്പ്-- അദ്ദേഹം വീണ്ടും ഭൂമിയിൽ ഇറങ്ങി വന്ന ശേ ഷം ഭൂമിയിൽ വെച്ചു മരണമടയുന്നതിനു മുമ്പ്--അക്കാലത്തുളള വേദക്കാരിൽ ആരും അദ്ദേഹത്തിൽ വിശ്വസിക്കാതിരിക്കുകയില്ല. രണ്ടാമത്തെതനുസരിച്ചു സാരം ഇപ്രകാരമായിരിക്കും: വേദക്കാരായ ഓരോ ആളും അയാൾ മരണപ്പെടുന്നതിനുമുമ്പ് - അഥവാ മരണം കണ്ണിൽ കാണുകയും ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞു പോകുകയും ചെയ്യുന്ന വസരത്തിൽ - അദ്ദേഹത്തിൽ വിശ്വസിക്കാതിരിക്കയില്ല. എന്നുവെച്ചാൽ, അതേവരെ താൻ ഈസാ (അ) നെക്കുറിച്ചു വെച്ചുപുലർത്തിപ്പോന്ന വിശ്വാസങ്ങളെല്ലാം തെറ്റാണെ ആ അവസരത്തിൽ അവനു ബോധ്യപ്പെടുകയും, ശരിയായ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് താൽപര്യം. ഈ രണ്ടു അഭിപ്രായക്കാരിലും സ്വഹാബികളും , താബി-ഉകളുമടക്കം പല ക്വുർ-ആൻ വ്യാഖ്യാതാക്കളെയും കാണാവുന്നതാണ്. വാസ്തവത്തിൽ വേദക്കാരുടെ മാത്രമല്ല, പിഴച്ച വിശ്വാസമാർഗ -ങ്ങൾ സ്വീകരിച്ച എല്ലാവരുടെയും തന്നെയായിരിക്കും. അതാ -യത് മരണവേളയിൽ അതേവരെയുളള പിഴച്ച വിശ്വാസങ്ങളിൽ നിന്ന് അവർ ഖേദിച്ചു മടങ്ങുക യും യഥാർത്ഥ ത്തിക്കൊണ്ടിരിക്കുകയും ചെയ്തുവരുന്ന ഇക്കാലത്ത് അഖിലാണ് ഡത്തിന്റെ സ്രഷ്ടാവ് ഒരു മനുഷ്യജീവിക്ക് ഈ ഭൗതിക പ്രകൃതിയിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിതം ഉപരിലോകത്ത് എവിടെയെങ്കിലും നൽകുകയെന്നത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമായ കാര്യമല്ല. ര സംബന്ധിച്ച് പറയുകയാണെങ്കിൽ അദൃശ്യ കാര്യങ്ങളിൽ നിരീക്ഷണം നടത്തി വിധി കൽപിക്കുവാൻ അവർക്ക് സാധ്യവുമല്ല. വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ , ആ സമയത്തുളള ആ വിശ്വാസം കൊണ്ട് യാതൊരു ഫലവും ഉണ്ടാകുവാനില്ല. ഈ സംഗതി ക്വുർ-ആൻ കൊണ്ടും നബിവാക്യങ്ങൾ കൊണ്ടും വ്യക്തമായി അറിയപ്പെട്ടതാകുന്നു. അതോടുകൂടി ب ِ ه ِ (-ബിഹി) എന്നതിലെ സർവ്വനാമം ഈസാ നബി (അ)യെ ഉദ്ദേശിച്ചായ സ്ഥിതിക്ക്---സാധാരണഗതിയിൽ (-മൗതിഹി)-എന്നതിലെ സർവ്വനാമവും അദ്ദേഹത്തെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതൽ ന്യായവും കാണുന്നത്. രണ്ടഭിപ്രായങ്ങൾക്കും നിദാനമായ പല രിവായത്തുകളും ഉദ്ധരി -ച്ചശേഷം മഹാനായ ഇബ്നുജരീർ (റ) ഒന്നാമത്തെ അഭിപ്രായമാണ് ശരിവെച്ചിരി -ക്കുന്നത്. അദ്ദേഹം ശരിവെച്ചതു തന്നെയാണ് ശരിയെന്ന് വ്യക്തമാക്കിക്കൊണ്ട് ഇബ്നു കഥീർ ( റ) അതിന് പറഞ്ഞ ന്യായം ശ്രദ്ധേയമാകുന്നു. അതിന്റെ സാരം ഇപ്രകാരമാണ് : "ഈസാ നബി (അ) യെ തങ്ങൾ കൊല ചെയ്യുകയോ ക്രൂശിക്കുകയോ യഹൂദികളുടെ വാദത്തെയും, അജ്ഞരായ ക്രിസ്ത്യാനികൾ ആ വാദം സമ്മതി ച്ചു വരുന്നതിനെയും ഖണ്ഡിക്കലാണ് കഴിഞ്ഞ വചനങ്ങളുടെ ലക്ഷ്യം. കാര്യം അവർ പറയുന്നത്പോലെയല്ല, അദ്ദേഹത്തോട് സദൃശ്യമായി തോന്നിയ ഒരാളെ മാ ത്രമാണവർ കൊന്നത്. യഥാർത്ഥം അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞതുമില്ല, അദ്ദേഹ ത്തെ അല്ലാഹു തന്റെ അടുക്കലേക്ക് ഉയർത്തുകയാണുണ്ടായത് എന്നൊക്കെയാണ് അല്ലാഹു ആ വചനങ്ങളിൽ പ്രസ്താവിച്ചത്. അദ്ദേഹം , ഭാവിയിൽ ഇറങ്ങിവന്നു ഇവിടെ പലതും പ്രവർത്തിക്കുമെന്നും, ഇസ്ലാമല്ലാതെ മറ്റൊന്നും അദ്ദേഹം അംഗീകരിക്കുകയില്ലെന്നും ധാരാളം ഹദീഥുകളാൽ സ്ഥാപിതമായിട്ടുണ്ട്. എന്നിരിക്കെ, അവിശ്വാസികളായ എല്ലാ വേദക്കാരും (അദ്ദേഹം ഇറങ്ങിവരുന്ന) ആ അവസരത്തി ൽ വിശ്വസിക്കുക തന്നെ ചെയ്യുമെന്നു പറയുന്നതിനാണ് ഇവിടെ യോജിപ്പുളളത് . മരണവേളയിൽ---വിശ്വാസം ഫലം ചെയ്യാത്ത അന്ത്യഘട്ടത്തിൽ---എല്ലാ അവിശ്വാസികളും മുഹമ്മദ് നബിയിലും, ഈസാ നബി- (അ)- യിലും വിശ്വസിക്കുമെന്നുളള ത് യഥാർത്ഥം തന്നെ. എങ്കിലും, ഇവിടത്തെ സന്ദർഭം അത് വിവരിക്കുന്ന സന്ദർഭമല്ല. ഇമാം ഇബ്നുതൈമിയ്യ (റ) ക്രിസ്ത്യാനികൾക്ക് ഖണ്ഡനമായി രചിച്ച الجواب الصحيح لمن بدل دين المسيح (മസീഹിന്റെ മതത്തെ മാറ്റി മറിച്ചവർക്ക് ശരിയായ മറുപടി) എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ ഒരു സന്ദർഭത്തിൽ ഈ ആയത്ത് ഉദ്ധരിച്ചു വ്യാഖ്യാനിച്ചിട്ടുണ്ട്. നാം ഒന്നാമതായി ഉദ്ധരിച്ച ഭൂരിപക്ഷാ -ഭിപ്രായത്തെ ശരിവെച്ചും രണ്ടാമത്തെ അഭിപ്രായത്തെ വിമർശിച്ചും കൊണ്ടുളള ആ വ്യാഖ്യാനത്തിൽ, ഇബ്നുകഥീർ ചൂണ്ടിക്കാട്ടിയ ന്യായത്തിന് ഒരു വിശദീകരണവും, ശ്രേ ദ്ധയമായ വേറെ ചില ന്യായങ്ങളും അടങ്ങിയിരിക്കുന്നു. അതിങ്ങിനെ ഗ്രഹിക്കാം:- (1) വേദക്കാരിൽപെട്ട ആരും തീർച്ചയായും വിശ്വസിക്കാതിരിക്കയില്ല എന്നാണ് അല്ലാഹു പറയുന്നത്.-യഹൂദികളും ക്രിസ്ത്യാനികളുമാണ് വേദക്കാർ. അപ്പോൾ, ഈസാ (അ) കളള -വാദിയാണെന്ന് വാദിക്കുന്ന യഹൂദികളും, അദ്ദേഹം ദൈവപുത്രനാണെന്ന് വാദിക്കുന്ന ക്രിസ്ത്യാനികളും അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം അല്ലാഹുവിന്റെ റസൂലും അടിമയുമാണെന്ന് വിശ്വസിക്കാതിരിക്കുകയില്ല എന്നാണിതിന്റെ അർത്ഥം. മരണവേളയിൽ യ ഥാർത്ഥമായ വിശ്വാസം വിശ്വസിക്കുമെന്നുളളതിൽ വേദക്കാരും അല്ലാത്തവരുമെന്ന വ്യത്യാസം ഇല്ല .ആ ! വിശ്വാസം ഈസാ (അ) നെക്കുറിച്ചു മാത്രവുമായിരിക്കയില്ല. അവർ മുമ്പ് ഏതിനെയെല്ലാം നിഷേധിച്ചു വന്നിരുന്നുവോ അതിന്റെയെല്ലാം സത്യാവസ്ഥ വർക്ക് അപ്പോൾ ബോധ്യപ്പെടുകയും അതിലെല്ലാം അവർ വിശ്വസിക്കുകയും ചെയ്യുന്നതാണ്. (2) -(തീർച്ചയായും അവർ വിശ്വസിക്കുക തന്നെ ചെയ്യും) എന്നു ശപഥ രൂപത്തിലുളള ക്രിയ ഭാവികാലത്തെ കുറിക്കുന്നത് ( المستقبل ) ആയിരിക്കുവാനേ നിവൃത്തിയുളളൂ. അപ്പോൾ അത് (ചുരുങ്ങിയ പക്ഷം) അല്ലാഹു ഈ വിവരം (ക്വുർ-ആനിൽ) അറിയിച്ചത് മുതൽക്കുളള ആളുകളെക്കുറിച്ചായി -രിക്കുവാനേ തരമുള്ളൂ. അഥവാ മരണവേളയിലുണ്ടാകുന്ന വിശ്വാസത്തെ ഉദ്ദേശിച്ചാണ് അതെന്നുവെക്കുന്ന പക്ഷം, അതിന് മുമ്പുളളവർക്കും പിമ്പുള്ളവർക്കും അതിൽ പ്രതേ്യകതയൊന്നും ഉണ്ടായിരിക്കുവാനില്ലല്ലോ. (3) (-മരണത്തിന് മുമ്പ്) എന്നാണ് അല്ലാഹു പറഞ്ഞത്. (മരണവേള -യിൽ എന്നോ മരണശേഷം എന്നോ അല്ല) ഈസാ നബി (അ) -യുടെ മരണത്തിനു മുമ്പ്---അതായത്, അദ്ദേഹം ഭൂമിയിൽ ഇറങ്ങിവന്നു മരണമടയുന്നതിനുമുമ്പ്-- അദ്ദേഹത്തിൽ അവർ വിശ്വസിക്കും എന്നായിരിക്കണം ഇതിന്റെ അർത്ഥം. അഥവാ, വേദക്കാരുടെ വിശ്വസിക്കും എന്നായിരിക്കണമല്ലോ ർത്ഥം. ഇതു ശരിയല്ലെന്ന് പറയേണ്ടതില്ല. അവസാനകാലത്ത് ഈസാ (അ) ഭൂമിയിൽ ഇറങ്ങിവരും, അദ്ദേഹം ഭൂമിയിൽ നീതി നടത്തുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും, അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും എന്നൊക്കെ വളരെ ഹദീഥുകളിൽ വന്നിട്ടുളളതാണ്. ഉദാഹരണത്തിന് ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം. നബി അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: " നീതിമാനായ ഒരു വിധി കർത്താവായ നിലയിൽ ഇബ്നുമർയം(-ഈസാ- --അ) നിങ്ങളിൽ ഇറങ്ങി വരുവാൻ സമയം അടുത്തുവരുന്നു. അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും; പന്നികളെ കൊല്ലും; കുരിശു മുറിച്ചു കളയും, കപ്പം (കരം) നിറുത്തൽ ചെ യ്യും; ധനം സ്വീകരിക്കാൻ ഒരാളും ഉണ്ടാകാതിരിക്കുകയും, ദുൻയാവിനെയും അതിലു -ളളതിനെയുംകാൾ ഒരു സുജൂദ് ഉത്തമമായിത്തീരുകയും ചെയ്യുമാറ് (അക്കാലത്ത്) ധനം ഒഴു -കിക്കൊണ്ടിരിക്കുകയും ചെയ്യും.' ഈ നബി വചനം ഉദ്ധരിച്ചുകൊണ്ട് അബൂഹുറയ്റഃ (റ) ഇങ്ങിനെ പറ -യുകയും ചെയ്തിരുന്നു: "നിങ്ങൾ വേണമെങ്കിൽ (ഇതിനു തെളിവായി) -എന്ന ഈൗ വചനം ഓതിക്കൊളളുക.' (ബുഖാരിയും, മുസ്ലിമും അടക്കം പല ഹദീസു പണ്ഡിതൻമാരും പല മാർഗങ്ങളിലൂടെ രേഖപ്പെടുത്തിയതാണിത്.) മസീഹുദ്ദജ്ജാൽ ( المسيح الدجال ) എന്ന ഒരു യഹൂദനായ കളളവാദി അവസാനകാലത്ത് പ്രത്യക്ഷപ്പെടുമെന്നും, അസാധാരണമായ പല കടുംകൃത്യ -ങ്ങൾ നടത്തുവാനുളള കഴിവ് അവനുണ്ടായിരിക്കുമെന്നും, അതുവഴി അവൻ ജനങ്ങെ ള വഴിപിഴപ്പിച്ചു കൊണ്ടിരിക്കുമെന്നും, യഹൂദികളായിരിക്കും അവന്റെ പ്രധാന അനുയായികളെന്നും, ഈസാ നബി (അ) -യുടെ കൈക്കായിരിക്കും അവൻ കൊല്ലപ്പെടുകയെന്നും അനേകം ഹദീഥുകളിൽ വന്നിട്ടുളളതാണ്. ' ന്റെ പുറപ്പാട്, ദജ്ജാലിന്റെ വരവ്, ഈസാ നബി- (-അ) യുടെ വരവ്, സൂര്യൻ പടിഞ്ഞാറു നിന്നു ഉദയം ചെയ്യൽ എന്നിങ്ങനെയുളള ചില സംഭവങ്ങൾ ലോകാവാസന കാലങ്ങളിൽ ഉണ്ടാകുവാൻ പോകുന്ന ദൃഷ്ടാന്തങ്ങളാണെന്ന് പ്രവചിച്ചുകൊണ്ടുളള പല നബി വചനങ്ങൾ വേറെയും ഉണ്ട് . ഇവയിൽ ചിലതിനെപ്പറ്റി ചില പരാമർശങ്ങൾ 43: 61; 27: 82 എന്നീ വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും കാണാം. സൂറത്തുൽ കഹ്ഫിനു ശേഷമുളള വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചിട്ടുണ്ട്. ഇങ്ങിനെയുളള ഭാവി കാര്യങ്ങളെക്കുറിച്ച് ബലവത്തായ ഹദീഥുകളിൽ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചു കാണുന്നതിനപ്പുറം കടന്നു വല്ല വിശദീ -കരണവും നൽകുവാൻ നമുക്ക് നിവൃത്തിയില്ല. യുക്തിന്യായങ്ങൾ മൂലമോ, ഭൗതിക -ശാസ്ത്ര സി ദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലോ അവയെ നിഷേധിക്കുകയോ , പുതിയ വ്യാഖ്യാനങ്ങൾ നൽകി തൃപ്തി അടയുകയോ ചെയ്വാൻ ക്വുർ-ആനിലും ഹദീഥിലും വിശ്വസിക്കുന്നവർക്കു പാടില്ലാത്തതുമാകുന്നു. ഒരുകാലത്ത് അലങ്കാരപ്രയോഗങ്ങളെന്നോ, പ്രത്യക്ഷാർത്ഥത്തിൽ സംഭവ്യമല്ലെന്നോ കരുതപ്പെട്ടിരുന്നതും , അതേ സ മയത്ത് ഹദീഥുകളിൽ തുറന്ന ഭാഷയിൽ പ്രവചിക്കപ്പെട്ടിട്ടുള്ളതുമായ പല കാര്യങ്ങളും. അക്ഷരം പ്രതി പുലർന്നു കഴിഞ്ഞിട്ടുള്ളതിന് പല ഉദാഹരണങ്ങളും നമ്മുടെ അനു -ഭവത്തിലുണ്ട്. അതുപോലെ ഇതേവരെപുലർന്നു കഴിഞ്ഞിട്ടില്ലാത്ത പലതും ഭാവിയിൽ പുലർന്നുകൊണ്ടിരിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഉറപ്പിച്ചും തറപ്പിച്ചും പറയാവുന്നതാണ്. സാധാരണ ഗതിയിൽ വിദൂരമായിത്തോന്നുന്ന കാര്യങ്ങളിൽ -കുറഞ്ഞപക്ഷം -യഥാർത്ഥ ഉദ്ദേശ്യം അല്ലാഹുവിനും റസൂലിനും അറിയാമെന്നുവെച്ച് മൗന -മവലംബിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാത്തപക്ഷം, അത് വമ്പിച്ച അപകടത്തിൽ ചാടി -ച്ചേക്കുമെന്ന് ഓർക്കേണ്ടതാണ്. നമസ്കാരങ്ങളിലും മറ്റും ദജ്ജാലിന്റെ കുഴപ്പ ങ്ങളിൽ നിന്ന് രക്ഷക്കു വേണ്ടി പ്രാർത്ഥിക്കുവാൻ നബി കൽപിച്ചിട്ടുളളതിൽ നിന്ന് അവൻ മൂലം സംഭ വിക്കുന്ന ആപത്തുകൾ അതിഭയങ്കരങ്ങളാണെന്ന് വ്യക്തമാണ്. വന്നു കഴിഞ്ഞിട്ടില്ലാത്തതും, വരുമെന്ന് പ്രതീക്ഷിക്കേണ്ടതുമായ ഏറ്റവും ദുഷിച്ച ആൾ ( شرغائب ينتظر ) എന്നാണ് ഒരു ഹദീഥിൽ നബി അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. (തി) അവന്റെ കുഴപ്പങ്ങളിലും അക്രമങ്ങളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തു -രക്ഷിക്കട്ടെ. ആമീൻ. ഈസാ നബി (അ) യെ സംബന്ധിച്ചു ക്വുർ-ആനിലും ഹദീഥിലും പ്രസ്താവിച്ച കാര്യങ്ങളിൽ ചിലത് ദുർവ്യാഖ്യാനം ചെയ്യുകയും, ചിലത് ഷധിക്കുകയും ചെയ്തുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ "ക്വാദിയാൻ' എന്ന സ്ഥലത്ത് നബിത്വവാദവുമായി വെളിപ്പെട്ട അഹ്മദ്ഗുലാം അയാളുടെ പുതിയ മതത്തിന്റെ അടിത്തറക്ക് അവസാനരൂപം നൽകിയിരിക്കുന്നത് എന്ന വസ്തുത ഇവിടെ പ്രസ്താവ്യമാ -കുന്നു. ക്വിയാമത്ത് നാളിൽ അദ്ദേഹം---ഈസാ (അ) -അവരുടെ മേൽ സാക്ഷിയായിത്തീരും എന്ന വാക്യത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തന്നെ നിഷേധിക്കുകയും, ആക്രമിക്കുകയും, കുരിശിലേറ്റുവാ ൻ ശ്രമിക്കുകയും ചെയ്ത ശപിക്കപ്പെട്ട യഹൂദികളുടെയും, തന്റെ വിഷയത്തിൽ അതിരുകവിയുകയും തന്നെ ദൈവമായി ആരാധിക്കുകയും ചെയ്തു വഴിപിഴച്ചുപോയ ക്രിസ്ത്യാനികളുടെയും ചെയ്തികൾക്ക് എതിരായി അല്ലാഹുവിന്റെ മുമ്പിൽ അദ്ദേഹം സാക്ഷ്യം സമർപ്പിക്കുമെന്ന് സാരം. സൂ 119 മുതൽ 122 വരെയുളള വചനങ്ങളിൽ ഈ സാ ക്ഷ്യത്തെപ്പറ്റി ചില വിശദീകരണങ്ങൾ കാണാവുന്നതാണ്.
4:160–161فَبِظُلۡمٖ مِّنَ ٱلَّذِينَ هَادُواْ حَرَّمۡنَا عَلَيۡهِمۡ طَيِّبَٰتٍ أُحِلَّتۡ لَهُمۡ وَبِصَدِّهِمۡ عَن سَبِيلِ ٱللَّهِ كَثِيرٗا
وَأَخۡذِهِمُ ٱلرِّبَوٰاْ وَقَدۡ نُهُواْ عَنۡهُ وَأَكۡلِهِمۡ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِۚ وَأَعۡتَدۡنَا لِلۡكَٰفِرِينَ مِنۡهُمۡ عَذَابًا أَلِيمٗا
(160) അങ്ങനെ, യഹൂദരായവരിൽ നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവർക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേൽ നാം മാക്കി. (കൂടാതെ) അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) ധാരാളമായി അവർ തടഞ്ഞതു കൊണ്ടും:- (161) അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവർ തിന്നുന്നതുകൊണ്ടും (കൂടിയാണത്). അവരിൽ നിന്നുളള അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. (160) അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) -യാതൊരുവരിൽ നിന്ന് ه َ اد ُ وا -യഹൂദികളായ നാം നിഷിദ്ധമാക്കി അവരുടെ മേൽ ചില നല്ലവസ്തുക്കളെ അനുവദനീയമാക്കപ്പെട്ട ْ ُ ഭ ل َ അവർക്ക് അവർ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും اللها അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വളരെ ആളുകളെ , ധാരാളമായി (161) -അവർ വാങ്ങിയതും الر ِ ّ ب َ ا പലിശ അവർ വിരോധിക്കപ്പെട്ടിട്ടുണ്ടുതാനും ع َ ن ْ ه ُ അതിനെപ്പറ്റി അവർ തിന്നതും الن മനുഷ്യരുടെ സ്വത്തുക്കൾ അന്യായമായി നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു അവരിൽ നിന്നുളള അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷ. 153--- -ാം വചനം മുതൽ യഹൂദികളുടെ നിഷേധവും അക്രമങ്ങളും ആയിരുന്നുവല്ലോ സംസാര വിഷയം. സന്ദർഭവശാൽ ഇടക്കുവെച്ചു കുരിശു സംഭവത്തി ന്റെ യഥാർത്ഥം ഇന്നതാണെന്ന് വിവരിച്ചു. വീണ്ടും ആദ്യത്തെ വിഷയത്തിലേക്കു തന്നെ സംസാരഗതി തിരിഞ്ഞിരിക്കുകയാണ്. മുമ്പ് വിവരിച്ചതിനു പുറമെ, അല്ലാഹുവിന്റെ സത്യമാർഗത്തിൽ നിന്ന് സ്വയം തിരിഞ്ഞു പോകുകയും മറ്റുളളവരെ ധാരാളക്കണക്കിൽ വഴി തെറ്റിക്കുകയും ചെയ്യുക, പലിശ വാങ്ങരുതെന്നു കർശനമായി നിരോധിച്ചിട്ടും അതു വകവെക്കാതെ പലിശ വാങ്ങിക്കൊണ്ടിരിക്കുക, പലിശ ഇടപാടുകളും കൈ ക്കൂലി വാങ്ങലും പോലെയുളള നിഷിദ്ധ മാർഗങ്ങളിലൂടെ ധനം സമ്പാദിക്കുക എന്നിങ്ങനെയുളള അവരുടെ അക്രമങ്ങൾ നിമിത്തം - ഐഹികമായ ഒരു ശിക്ഷയെന്ന നിലക്ക് - മുമ്പ് അവർക്ക് അനുവദിക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അല്ലാഹു അവർ നിഷിദ്ധമാക്കിക്കൽപിച്ചു. പരലോക ശിക്ഷ വേറെ ഉണ്ട്താനും എന്നത്രെ ഈ വചനങ്ങളിൽ പറഞ്ഞതിന്റെ ചുരുക്കം. പരലോക ശിക്ഷയെക്കുറിച്ചു പറഞ്ഞപ്പോൾ അവ -രിൽ നിന്നുളള അവിശ്വാസികൾക്ക് ഒരുക്കിവെച്ചിരിക്കുന്നു എന്നു പറഞ്ഞതിൽ നിന്ന് യഹൂദികളിൽ ചിലരെങ്കിലും വരുന്നു. അവർ ആരാണെന്ന് അടുത്ത വചനത്തിൽ നിന്ന് മനസ്സിലാക്കാം. നിരോധിക്കപ്പെട്ട ആ വസ്തുക്കൾ ഏതെല്ലാമായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടി -ട്ടില്ല. നഖമുളള എല്ലാ വസ്തുക്കളും, പശു, ആട് എന്നിവയുടെ കൊഴുപ്പുകളും അവരുടെ ധിക്കാരം നിമിത്തം അവർക്ക് നിഷിദ്ധമാക്കപ്പെട്ടുവെന്ന് സൂ : 146 ൽ വരുന്നുണ്ട് . അവയായിരിക്കാം - ഒരു പക്ഷേ, അവയും വേറെ ചിലതും കൂടിയായിരിക്കാം - ഇവിടെയും ഉദ്ദേശ്യം. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതിൽ പല സമുദായങ്ങൾക്കും യഹൂദികളുടെ ചരിത്രം എല്ലാവരെയും കവച്ചു വെക്കുന്നതാകുന്നു. ഇസ്റാ-ഈലി പ്രവാചകൻമാരുടെ കാലങ്ങളിൽ അവരുടെ ചരിത്രം എങ്ങിനെയായിരുന്നുവെന്ന് അല്ലാഹു നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. അതിനു ശേഷമുളള കാലത്തെ സ്ഥിതിയാവട്ടെ, അതിലധികം ശോചനീയവുമാണ്. കമ്മ്യൂണിസം, നിരീശ്വരപ്രസ്ഥാനം, ധാർമിക അരാജകത്വം തുടങ്ങിയവ പ രിശോധിച്ചാൽ അവയുടെയെല്ലാം സ്ഥാപക നേതാക്കൾ യഹൂദികളാണെന്ന് കാണാവുന്ന തു തന്നെ ഇതിന് മതിയായ തെളിവാകുന്നു. പലിശ, കൈക്കൂലി മുതലായ അന്യായ മാർഗങ്ങളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്നതിലുളള അവരുടെ താൽപര്യവും വൈദഗ്ദ്ധ്യവും ലോക പ്രസിദ്ധമാണ്. ബാങ്കുകൾ തുടങ്ങിയ പലിശ ട ഉൽഭവംപോലും യഹൂദികളിൽ നിന്നാണെന്ന് വരുമ്പോൾ , അല്ലാഹുവിന്റെ പ്രസ്താവനയിലടങ്ങിയ ഗൗരവം ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ബൈബ്ളിന്റെ പഴയ നി യമത്തിൽ അവർക്ക് വിരോധിക്കപ്പെട്ടിരുന്ന കാര്യങ്ങളുടെയും, അവർക്ക് നിർബന്ധമാക്കപ്പെട്ടിരുന്ന കാര്യങ്ങളുടെയും ഒരു നീണ്ടപട്ടിക കാണാം. (പുറപ്പാട് : അദ്ധ്യായം 20 മുതൽ ഏതാനും അദ്ധ്യായങ്ങളും മറ്റും നോക്കുക.) കൂട്ടത്തിൽ പലിശ ഇടപാടുകളെ ക്കുറിച്ചും (പുറപ്പാട് : 25; ലേവ്യർ 25 : 36 മുതലായവയിൽ) കാണാവുന്നതാ -ണ്.
4:162لَّـٰكِنِ ٱلرَّـٰسِخُونَ فِي ٱلۡعِلۡمِ مِنۡهُمۡ وَٱلۡمُؤۡمِنُونَ يُؤۡمِنُونَ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَۚ وَٱلۡمُقِيمِينَ ٱلصَّلَوٰةَۚ وَٱلۡمُؤۡتُونَ ٱلزَّكَوٰةَ وَٱلۡمُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أُوْلَـٰٓئِكَ سَنُؤۡتِيهِمۡ أَجۡرًا عَظِيمًا
(162) എങ്കിലും, അവരിൽ നിന്നും അറിവിൽ അടിയുറച്ചവരും, സത്യവിശ്വാസികളും, നിനക്ക് ഇറക്കപ്പെട്ടതിലും, നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു : (വിശേഷിച്ച് ) നമസ്കാരം നിലനിർത്തുന്നവരും, "സകാത്ത്' കൊടുക്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും. അക്കൂട്ടർ, അവർക്ക് വഴിയെ നാം വമ്പിച്ച പ്രതിഫലം നൽകുന്നതാണ്. (162) ل َ ِ ن ِ എങ്കിലും الر അടിയുറച്ചവർ, പൂണ്ടു പിടിച്ചവർ അറിവിൽ, ജ്ഞാനത്തിൽ അവരിൽ നിന്ന് വിശ്വാസികളും അവർ വിശ്വസിക്കുന്നതാണ് ഇറക്കപ്പെട്ടതിൽ നിനക്ക്, നിന് നിലേക്ക് ഇറക്കപ്പെട്ടതിലും നിനക്കു മുമ്പായി നിലനിർത്തുന്നവരെയും (പ്രത്യേകം പറയുന്നു) الص َّ لاة َ നമസ്കാരം കൊടുക്കുന്നവരും الز ّ َ ك َ اة َ സകാത്ത് വിശ്വസിക്കുന്നവരും ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യനാളിലും അക്കൂട്ടർ വഴിയെ അവർക്കുനാം കൊടുക്കും أ َ ج ْ رًا പ്രതിഫലം വമ്പിച്ച, മഹത്തായ വേദക്കാരെപ്പറ്റി പൊതുവെയും, യഹൂദികളെപ്പറ്റി പ്രത്യേകിച്ചും പലതും വിവരിച്ചുകൊണ്ട് അവരിൽ നിന്നുളള അവിശ്വാസികൾക്കു വേദനയേറിയ ശിക്ഷ- കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചു. എന്നാൽ, അവരിൽ വേണ്ടത്ര അറിവും വിശ്വാസവുമുളള ചിലർ ഉെണ്ടന്നും, അവർക്ക് വമ്പിച്ച പ്രതിഫലം അല്ലാഹു നൽകുന്നതാണെന്നും ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. യഹൂദികളിൽ നി ഇസ്ലാമിനെ അംഗീകരിച്ച അബ്ദുല്ലാഹിബ്നു സലാം (റ) പോലെയുളള ചുരുക്കം വ്യക്തികളും ക്രിസ്ത്യാനികളിൽ നിന്ന് ഇസ്ലാമിൽ വന്നവരും ഇതിനു ഉദാഹരണമാണ്. വിഭാഗം - 23
4:163۞إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِۦۚ وَأَوۡحَيۡنَآ إِلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيۡمَٰنَۚ وَءَاتَيۡنَا دَاوُۥدَ زَبُورٗا
(163) (നബിയേ,) നിശ്ചയമായും, നൂഹിനും, അദ്ദേഹത്തിനു ശേഷമുളള നബിമാർക്കും നാം "വഹ്യ്' ധ ദിവ്യബോധനം പ നൽകിയതുപോലെ, നിനക്കും നാം "വഹ്യ്' നൽകിയിരിക്കുന്നു. ഇബ്റാഹീമിനും, ഇസ്ഹാക്വിനും, (അദ്ദേഹത്തിന്റെ) സന്തതികൾക്കും, ഈസാക്കും, അയ്യൂബിനും, യൂനുസിനും, ഹാറൂന്നും, സുലൈമാന്നും നാം "വഹ്യ്' നൽകിയിരിക്കുന്നു. ദാവൂദിന് നാം "സബൂറും' ധ ഒരു പ്രത്യേക ഏടും പ കൊടുത്തിരിക്കുന്നു. (163) നിശ്ചയമായും നാം വഹ്യ് നൽകിയിരിക്കുന്നു നിനക്ക് ? നാം വഹ്യ് നൽകിയപോലെ നൂഹിന്, നൂഹിലേക്ക് നബിമാർക്കും അദ്ദേഹത്തിനു ശേഷമുളള ? നാം വഹ്യ് നൽകുകയും ചെയ്തു 0)0) 0) ഇബ്റാഹീമിന് ഇസ്മാ-ഈലിനും ഋ. ഋ.ഋ. ഇസ്ഹാക്വിനും 4 സന്തതികൾക്കും ആ ആ ഈസാക്കും 4 അയ്യൂബിനും യൂനുസിനും ഹാറൂന്നും സുലൈമാനും 1 നാം കൊടുക്കുകയും ചെയ്തു ദാവൂദിന് ജ ഒരു ഏട്, സബൂർ
4:164–165وَرُسُلٗا قَدۡ قَصَصۡنَٰهُمۡ عَلَيۡكَ مِن قَبۡلُ وَرُسُلٗا لَّمۡ نَقۡصُصۡهُمۡ عَلَيۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِيمٗا
رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا
(164) (മാത്രമല്ല) മുമ്പ് നാം നിനക്ക് വിവരിച്ചു തന്നിട്ടുളള കുറെ റസൂലുകളെയും, നിനക്ക് നാം വിവരിച്ചു തന്നിട്ടില്ലാത്ത കുറെ റസൂലുകളെയും (അയച്ചിട്ടുണ്ട്). മൂസായോട് അല്ലാഹു (നേരിൽ) ഒരു സംസാരം സംസാരിക്കുകയും ചെയ്തിരിക്കുന്നു: (165) (അതെ) സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീതു നൽകുന്നവരുമായ റസൂലുകളായിക്കൊണ്ട് (അവരെയൊക്കെ അയച്ചു); റസൂലുകളുടെ (നിയോഗത്തിനു) ശേഷം അല്ലാഹുവിന്നെതിരിൽ മനുഷ്യർക്ക് ഒരു ന്യായവും (പറയുവാൻ) ഉണ്ടാകാതിരിക്കുവാൻ വേണ്ടിയത്രെ (അതെല്ലാം). അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. (164) കുറെ (ചില) റസൂലുകളെയും അവരെ നാം വിവരിച്ചു (കഥനം ചെയ്തു) തന്നിട്ടുണ്ട് നിനക്ക് മുമ്പേ, മുമ്പ് ചില (കുറെ) റസൂലുകളെയും അവരെ നാം വിവരിച്ചു തന്നിട്ടില്ല നിനക്ക് اللها അല്ലാഹു സംസാരിക്കയും ചെയ്തു َ ദم ُ و മൂസായോട് ഒരു (നേരിലുളള---ശരിക്കുളള)-സംസാരം (165) ر ُ س ُ لا (അതെ) റസൂലുകളെ സന്തോഷവാർത്ത അറിയിക്കുന്നവരായ (ആയിട്ട്) താക്കീതു (മുന്നറിയിപ്പു---ഭയവാർത്ത) നൽകുന്നവരും ഉണ്ടാവാതെ (ഇല്ലാതെ) ഇരിക്കുവാൻ മനുഷ്യർക്ക് ع ِ َّ اللها അല്ലാഹുവിന്റെ മേൽ (എതിരെ) ح ُ ج َّ ة ٌ ഒരു ന്യായവും الر റസൂലുകളുടെ ശേഷം االله അല്ലാഹു ആകുന്നു, ആയിരിക്കുന്നു പ്രതാപശാലി യുക്തിമാൻ, അഗാധജ്ഞൻ. നബി തിരുമേനിയുടെ പ്രവാചകത്വം, ദിവ്യ ദൗത്യം, അവിടുന്നു കൊണ്ടു വന്ന വേദ ഗ്രന്ഥം എന്നിവയൊന്നും മനുഷ്യചരിത്രത്തിൽ പുതിയതല്ല . മുമ്പ് മുതൽക്കേമാനവ സമുദായങ്ങളിൽ അല്ലാഹു നടപ്പിൽ വരുത്തിക്കൊണ്ടിരുന്നിട്ടുളള കാര്യങ്ങളാണവ. ഒരു സമുദായത്തിലേക്ക് നിയോഗിച്ചയക്കപ്പെട്ട ആദ്യത്തെ ദൈവദൂത -നായ (റസൂലായ) നൂഹ് നബി (അ) -ക്കും, അദ്ദേഹത്തിനു ശേഷം പല സമുദായങ്ങളിലേ -ക്കു -മായി നിയോഗിക്കപ്പെട്ട മറ്റു പല പ്രവാചകൻമാർക്കും അല്ലാഹു ദിവ്യസന്ദേശങ്ങൾ നൽകിവന്നിട്ടുണ്ട്. വേദക്കാരുടേയും അറബികളുടെയും വംശ പിതാവായ ഇബ്റാ ഹീം നബി (അ) , അദ്ദേഹത്തിന്റെ മക്കളായ ഇസ്മാ-ഈൽ, ഇസ്ഹാക്വ് (അ) എന്നിവർ, പൗത്രനായ (അ) എന്നിവർക്കും, (അ)ന്റെ സന്തതി ഗോത്രങ്ങളായ പന്ത്രണ്ടു ഗോത്രങ്ങളിൽ ഉണ്ടായിട്ടുളള വളരെയധികം പ്രവാചകൻ മാർക്കും പ്രവാചക കുടുംബത്തിൽ ഓരോ നിലക്ക് വിഖ്യാതരായ ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ (അ) എന്നിവർക്കും, എന്നുവേ-−, ക്വുർ-ആൻ മുഖേനയോ മറ്റോ പരിചയപ്പെടുത്തപ്പെട്ടിട്ടുളളവരും അല്ലാത്തവരുമായി കഴിഞ്ഞുപോ -യിട്ടുളള എല്ലാ പ്രവാചകൻമാർക്കും തന്നെ അല്ലാഹു സന്ദേശങ്ങളും ബോധനങ്ങളും നൽകി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നത്രെ ദാവൂദ് നബി(അ) ക്കു ലഭിച്ച "സബൂറും.' മൂസാ നബി (അ) -ക്കാകട്ടെ, തൗറാത്ത് നൽകപ്പെടുക മാത്രമല്ല, അദ്ദേഹത്തോട് അല്ലാഹു നേരിൽ - മലക്കുകളുടെയോ മറ്റോ മാദ്ധ്യമമൊന്നും കൂടാതെതന്നെ സംസാരം നടത്തുക യും ചെയ്തിരിക്കുന്നു. എന്നിരിക്കെ , മുഹമ്മദ് നബി -യുടെ കാര്യത്തിൽ എന്താണ് ഇത്ര പുതുമക്കോ സംശയത്തിനോ കാരണമുളളത്?! അല്ലാഹുവിന്റ റസൂലുകൾക്ക് ജനമദ്ധ്യേ നിർവ്വഹിക്കുവാനുളള കൃത്യങ്ങൾ മൊത്തത്തിൽ രണ്ടു കാര്യങ്ങളാകുന്നു: (1) സത്യവിശ്വാസവും സൻമാർഗവും സ്വീകരിക്കുന്നവർക്ക് അല്ലാ -ഹുവിങ്കൽ നിന്ന് ലഭിക്കുവാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു സന്തോഷവാർ ത്ത അറിയിക്കുക. (2) അത് രണ്ടും സ്വീകരിക്കാത്തവർക്ക് അവന്റെ പക്കൽ നിന്നും അനുഭ -വിക്കേണ്ടി വരുന്ന ശിക്ഷാനടപടികളെക്കുറിച്ചു താക്കീതും മുന്നറിയിപ്പും നൽകുക. ഈ ആവശ്യാർത്ഥം ഇത്രയധികം റസൂലുകളെ അവൻ നിയോഗിച്ചുകൊണ്ടി -രുന്നതും, അവർക്കെല്ലാം സന്ദേശങ്ങളും ബോധനങ്ങളും നൽകിക്കൊണ്ടിരുന്നതും രു പ്രത്യേക ലക്ഷ്യംവെച്ചുകൊണ്ടുതന്നെയാണ്. അതെ, ഞങ്ങൾക്ക് സൻമാർഗം ഇന്നതാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് ഞങ്ങൾ പിഴച്ചുപോയത്---ഞങ്ങൾക്ക് വേണ്ടുന്ന ഉപദേശങ്ങൾ നൽകുവാൻ ആളുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതികേട് നേരിടുകയില്ലായിരുന്നു---എന്നിങ്ങനെയുളള ഒഴികഴിവ് പറഞ്ഞു വിചാരണവേളയിൽ അല്ലാഹുവിനെതിരായി ന്യായം സമർപ്പിക്കുവാൻ ആർക്കും അവസരം ഉണ്ടാകരുത് എന്നുളളതാണ് പ്രസ്തുത ലക്ഷ്യം . അതുകൊണ്ട് -അല്ലാഹു ഇങ്ങിനെയെല്ലാം മനുഷ്യർക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുളള സ്ഥിതിക്ക്---അങ്ങിനെയുളള ഒഴികഴിവുകൾ പറഞ്ഞു രക്ഷപ്പെടുവാൻ ആർക്കും എനി സാധ്യമല്ലെന്ന് അല്ലാഹു താക്കീതു നൽകുന്നു. "വഹ്യ്' ( وحى ) എന്ന വാക്കിന് "സ്വകാര്യഭാഷണം, രഹസ്യബോധനം, ഗൂഢസംസാരം' എന്നൊക്കെ ഭാഷയിൽ അർത്ഥമാകുന്നു. നബിമാർക്ക് അല്ലാഹു സന്ദേശം നൽകുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ "വഹ്യ്' എന്നു പറഞ്ഞുവരുന്ന ത്. നബിമാർക്ക് ലഭിക്കുന്ന വഹ്യുകൾ മലക്കുകൾ മുഖാന്തരവും, മനസ്സിൽ വെളിപാട് നൽകിയും , മറയുടെ പിന്നിൽ നിന്ന് അല്ലാഹുവിന്റെ സംസാരം കേട്ടും ഇങ്ങിനെ ഒന്നിലധികം പ്രകാരത്തിൽ ഉണ്ടാവുമെന്ന് സൂറത്തു:-ശൂറാ 51 ൽ അല്ലാഹു അറിയിച്ചിട്ടുണ്ട്. (വിശദവിവരം അവിടെ നോക്കുക.) എന്നാൽ, സംസാരം മുഖേനയുളള വഹ്യ് മൂസാ ന ബി (അ) -ക്കല്ലാതെ മറ്റാർക്കും സിദ്ധിക്കുകയുണ്ടായിട്ടില്ല. സീനാ പർവ്വതത്തി ൽവെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച വിവരം സൂ : ത്വാഹായിൽ വിവരിച്ചിട്ടുണ്ട് . (ബൈബ്ളിൽ പുറപ്പാട് പുസ്തകം 33: ലും അതിനെപ്പറ്റി പ്രസ്താവിച്ചു കാണാം ദാവൂദ് നബി (അ) ക്കു നൽകപ്പെട്ട പ്രത്യേക ഏടാണ് 'സബൂർ'. ബൈബ്ളിൽ ന്റ സങ്കീർത്തനങ്ങൾ' എന്ന പേരിൽ ഒരു പുസ്തകമുണ്ട്: അതാണ് യഥാർത്ഥത്തിൽ സബൂർ എന്ന് പറയുവാൻ നിവൃത്തിയില്ല. അതുപോലെ സുലൈമാൻ, അയ്യൂബ് (അ) തുടങ്ങിയ വേറെ പ്രവാചകൻമാരുടെ പേരോട് ചേർത്തുകൊണ്ടുളള ഏതാനും പുസ് തകങ്ങളും ബൈബ്ളിലുണ്ട്. അവയിലൊക്കെ ഏതെങ്കിലും ചില ഭാഗങ്ങൾ യഥാർത്ഥ വഹ് യ് തന്നെ ആയിരിക്കുവാൻ വഹ്യായിരിക്കുവാൻ യാ തൊരു മാർഗമില്ലാത്തവയും അവയിൽ അടങ്ങിയിരിക്കുന്നു. പല ഭാഗങ്ങളും വഹ്യാണെന്നോ ലെ്ലന്നോ തീർത്തു പറയുവാൻ സാധ്യമല്ലാത്തവയുമാകുന്നു. സങ്കീർത്തന പുസ്തകം ആരുടെ വകയാണെന്ന് പോലും തർക്കവിഷയമാണ് താനും.
4:166لَّـٰكِنِ ٱللَّهُ يَشۡهَدُ بِمَآ أَنزَلَ إِلَيۡكَۖ أَنزَلَهُۥ بِعِلۡمِهِۦۖ وَٱلۡمَلَـٰٓئِكَةُ يَشۡهَدُونَۚ وَكَفَىٰ بِٱللَّهِ شَهِيدًا
(166) എന്നാൽ, അല്ലാഹു നിനക്ക് ഇറക്കിത്തന്നതിനെപ്പറ്റി അവൻ സാക്ഷ്യം വഹിക്കുന്നു അതു അവന്റെ അറിവോടെ ഇറക്കിയിരിക്കുകയാണ്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെ മതി താനും. (166) اللها എന്നാൽ (എങ്കിലും) അല്ലാഹു സാക്ഷ്യം വഹിക്കുന്നു അവൻ ഇറക്കിയതിന്, ഇറക്കിയതിനെപ്പറ്റി നിനക്ക്, നിന്നിലേക്ക് അതവൻ ഇറക്കിയിരിക്കുന്നു തന്റെ അറിവോടെ, അറിവുപ്രകാരം ِ ك َ ة ُ لا َ م ْ لا َ و മലക്കുകളും സാക്ഷ്യം വഹിക്കുന്നു മതി താനും ِ َّ اللها ِ ب അല്ലാഹു തന്നെ സാക്ഷിയായി ആരു തന്നെ നിഷേധിച്ചാലും ശരി, അല്ലാഹു നബി ക്കു അവതരിപ്പിച്ചുകൊടുത്തിട്ടുളളത് സത്യയാഥാർത്ഥ്യമാണ്; അതിന് അവനും അവന്റെ മലക്കുകളും സാക്ഷ്യം വഹിക്കുന്നു. വാസ്തവത്തിൽ മറ്റാരുടെയും സാക്ഷ്യം അതിന് ആവശ്യമേ ഇല്ല, അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതി അതിന് എന്ന് സാരം. (-അവന്റെ അറിവോടെ അത് അവൻ ഇറക്കി) എന്ന വാക്യം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: (1) മറ്റാർക്കും പ്രാപിക്കുവാൻ സ്വന്തമാ യ -അറിവും വൈദഗ്ദ്ധ്യവും അനുസരിച്ചാണ് ക്വുർ-ആൻ ഇറക്കിയത്. (2) അത് കൈകാര്യം ചെയ്യാൻ തരപ്പെട്ട ആൾ ആരാണെന്നും, ചുറ്റുപാടുകൾ എന്തായിരിക്കുമെന്നുമൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണത് അവതരിപ്പിച്ചിരിക്കുന്നത്. (3) ജനങ്ങളുടെ നൻമയും വിജയവും ഏതൊക്കെയാണെന്ന് അതനുസരിച്ചാണ് അവതരിപ്പിച്ചത്. എല്ലാം പരസ്പരം യോജിക്കുന്ന വ്യാഖ്യാനങ്ങൾ തന്നെ.
4:167–169إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ قَدۡ ضَلُّواْ ضَلَٰلَۢا بَعِيدًا
إِنَّ ٱلَّذِينَ كَفَرُواْ وَظَلَمُواْ لَمۡ يَكُنِ ٱللَّهُ لِيَغۡفِرَ لَهُمۡ وَلَا لِيَهۡدِيَهُمۡ طَرِيقًا
إِلَّا طَرِيقَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدٗاۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
(167) നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തിരിച്ചുകളയുകയും ചെയ്തവർ, അവർ വിദൂരമായ വഴിപിഴവ് പിഴച്ചു കഴിഞ്ഞിരിക്കുന്നു. (168) നിശ്ചയമായും, അവിശ്വസിക്കുകയും, അക്രമം പ്രവർത്തിക്കുകയും ചെയ്തവർ അവർക്ക് പൊറുത്തു കൊടുക്കുവാൻ അല്ലാഹു (വിനു ഉദ്ദേശ്യം) ഇല്ല ; അവരെ ഒരുവഴിയും കാട്ടികൊടുക്കുവാനും (അവന് ഉദ്ദേശ്യം) ഇല്ല (169) (അതെ) "ജഹന്നമി'ന്റെ (നരകത്തിന്റെ) വഴിയല്ലാതെ ; എന്നെന്നും അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്. അതു അല്ലാഹുവിന്റെ മേൽ എളുപ്പമായ കാര്യവുമാകുന്നു. (167) നിശ്ചയമായും, അവിശ്വസിച്ചവർ അവർ തിരിച്ചുകളയുകയും ചെയ്തു, തിരിഞ്ഞു കളയുകയും മാർഗത്തിൽനിന്ന് ِ َّ اللها അല്ലാഹുവിന്റെ -അവർ പിഴച്ചു പോയിട്ടുണ്ട്, പിഴച്ചു കഴിഞ്ഞു ض َ لالا ഒരു പിഴവ്, വഴിപിഴക്കൽ വിദൂരമായ (168) നിശ്ചയമായും, അവിശ്വസിച്ചവർ അവർ അക്രമം ചെയ്കയും ചെയ്തു ഇല്ലാ, ആകുകയില്ല ُ َّ اللها അല്ലാഹു പൊറുക്കുക, പൊറുക്കുവാൻ (ഉദ്ദേശ്യം---ഒരുക്കം) ْ ُ ഭ ل َ അവർക്ക് അവരെ വഴികാട്ടുകയുമില്ല, കാട്ടുവാനും ഇല്ല ഒരു വഴിയും (169) വഴിയല്ലാതെ ജഹന്നമിന്റെ അതിൽ നിത്യവാസികളായ നിലയിൽ എന്നെന്നും, എക്കാലവും അതാകുന്നുതാനും ع ِ َّ اللها അല്ലാഹുവിന്റെ മേൽ എളുപ്പമുളളത് (പ്രയാസമില്ലാത്തത്) അവരുടെ അവിശ്വാസവും ധിക്കാരവും കാരണമായി അവരെ കാലാ -കാലം നരകത്തിലിട്ടു ശിക്ഷിക്കുകയെന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമോ പ്രയാസകരമായതോ ഒന്നുമല്ല എന്ന് സാരം. അവിശ്വാ -സികൾക്ക് പൊറുത്തുകൊടുക്കുകയില്ലെന്നും, ധിക്കാരികൾക്കും ദുർവ്വാശിക്കാർക്കും സൻമാർഗം പ്രദാനം ചെയ്കയില്ലെന്നുമുളളത് അല്ലാഹുവിന്റെ നടപടിച്ചട്ടങ്ങളിൽ പെട്ടതാണല്ലോ. സന്ദർഭവശാൽ ഒന്നു രണ്ടു കാര്യങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു; (1) ശിർക്ക് (അല്ലാഹുവിനോട് പങ്കു ചേർക്കൽ) അല്ലാഹു പൊറുക്കുകയില്ലെന്നും അതല്ലാത്ത പാപങ്ങൾ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്നും 48--ാം വചനത്തിലും 116-ാം -വചനത്തിലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ, ശിർക്ക് കലരാത്ത അവിശ്വാസം - കേവലം പൊറുത്തു കൊടുത്തേക്കുമെന്ന് ചിലർ അതിൽ നിന്ന് മനസ്സി -ലാക്കിയതായി പറയപ്പെടുന്നുണ്ട്. ഇത് ശരിയല്ലെന്നും, എല്ലാ കുഫ്റും (അവിശ്വാസവും) പൊറുക്കപ്പെടാത്ത പാപം തന്നെയാണെന്നും ഈ വചനത്തിൽ നിന്ന് സ്പഷ്ടമാ -കുന്നു. കൂടാതെ, 2:217;33:64,65 പോലെയുളള പല വചനങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. (2) സജ്ജനങ്ങളുടെ സ്വർഗജീവിതവും , സ്വർഗീയാനുഗ്രഹങ്ങളും ഏതെങ്കിലും ഒരു കാലത്ത് മുറിഞ്ഞു പോകാത്തവിധം എന്നെന്നും ശാശ്വതമായിരിക്കും എന്ന് അല്ലാഹു ഒന്നിലധികം സ്ഥലത്ത് ക്വുർ-ആനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെത്തന്നെ, അവിശ്വാസികളുടെ നരകജീവിതവും ശിക്ഷാനുഭവ -ങ്ങളും എന്നെന്നും ശാശ്വതമായിരിക്കുന്നതാണ് എന്ന് ഇവിടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ , 33:64,65; 72:23 എന്നീ വചനങ്ങളിലും ഇക്കാര്യം വ്യ ക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അടുക്കൽ അതൊരു പ്രയാസമല്ലാത്ത കാര്യമാണ് اللها ) എന്നു കൂടി ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്.
4:170يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلرَّسُولُ بِٱلۡحَقِّ مِن رَّبِّكُمۡ فَـَٔامِنُواْ خَيۡرٗا لَّكُمۡۚ وَإِن تَكۡفُرُواْ فَإِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
(170) ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കൽ നിന്നുളള യഥാർത്ഥവും കൊണ്ട് നിങ്ങൾക്ക് റസൂൽ വന്നിട്ടുണ്ട്. ആകയാൽ , നിങ്ങൾ നിങ്ങൾക്ക് ഗുണകരമായ നിലയിൽ വിശ്വസിച്ചുകൊളളുവിൻ. നിങ്ങൾ അവിശ്വസിക്കുകയാണെങ്കിലോ, എന്നാൽ, ആകാശഭൂമികളിലുളളത് (എല്ലാം) അല്ലാഹുവിന്റെതാണ്. ധ ഇതു നിങ്ങൾ ഓർത്തുകൊളളുക പ . അല്ലാഹു (എല്ലാം) അറിയുന്നവനും , അഗാധജ്ഞനുമാകുന്നു. (170) മനുഷ്യരേ നിങ്ങൾക്ക് വന്നിട്ടുണ്ട് الر ّ َ س ُ ول ُ റസൂൽ, ദൂതൻ യഥാർത്ഥവും കൊണ്ട്, യഥാർത്ഥ സമേതം നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അതിനാൽ നിങ്ങൾ വിശ്വസിക്കുവിൻ നിങ്ങൾക്കു ഗുണ- (കര) -മായികൊണ്ട് നിങ്ങൾ അവിശ്വസിക്കുകയാണെങ്കിലോ اللهِ എന്നാൽ നിശ്ചയമായും അല്ലാഹുവിനുളളതാണ് الس ആകാശങ്ങളിലുള്ളതും و َ الأر ْ ض ِ ഭൂമിയിലും (ഉള്ളതും) االله അല്ലാഹു ആകുന്നു അറിയുന്നവൻ അഗാധജ്ഞൻ നിങ്ങളെല്ലാവരും കൂടി അവിശ്വാസികളായിരുന്നാലും അല്ലാഹുവിന് ഒരു നഷ്ടവും നേരിടാനില്ല. നിങ്ങളുടെ മേൽ വേണ്ടുന്ന നടപടി എടുക്കുവാൻ അവന് യാതൊരു പ്രയാസവുമില്ല. ആകാശഭൂമികളിലുളള വസ്തുക്കളഖിലവും അവന്റെതാണ്. എല്ലാം അവന്റെ സൃഷ്ടിയും ഉടമയിലും നിയന്ത്രണത്തിലും; ഇത് നിങ്ങൾ ഓർമിച്ചുകൊളളണം എന്ന് സാരം. സംസാര മദ്ധ്യേ ഇടക്ക് പൊതുവിൽ മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് ചിലതെല്ലാം പ്രസ്താവിച്ച ശേഷം വീണ്ടും സംസാരത്തിന്റെ ആഭിമുഖ്യം വേദക്കാരിലേക്ക് തിരിച്ചുകൊണ്ട് അല്ലാഹു പറയുന്നു
4:171يَـٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا
(171) വേദക്കാരേ, നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിരു കവിയരുത്; നിങ്ങൾ അല്ലാഹുവിന്റെ പേരിൽ യഥാർത്ഥമല്ലാതെ പറയുകയും ചെയ്യരുത്. നിശ്ചയമായും, മർയമിന്റെ മകൻ ഈസാ "മസീഹ്' അല്ലാഹുവിന്റെ റസൂലും, അവന്റെ വാക്കും മാത്രമാകുന്നു; അത് ധ ആ വാക്ക് പ അവൻ മർയമിലേക്ക് ഇട്ടുകൊടുത്തു. അവങ്കൽ നിന്നുളള ഒരു ആത്മാവുമാകുന്നു. ആകയാൽ, നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിക്കുവിൻ. മൂന്നു (ദൈവങ്ങൾ) എന്ന് നിങ്ങൾ പറയുകയും അരുത്. (അതിൽ നിന്ന് ) നിങ്ങൾ വിരമിക്കുവിൻ നിങ്ങൾക്ക് ഗുണകരമായ നിലക്ക് . നിശ്ചയമായും , അല്ലാഹു ഒരേ "ഇലാഹു' മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതിൽ നിന്ന് അവൻ മഹാ പരിശുദ്ധൻ ! അവന്റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏൽപിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി. (171) വേദക്കാരേ നിങ്ങൾ അതിരു കവിയരുത് നിങ്ങളുടെ മതത്തിൽ നിങ്ങൾ പറയുകയും അരുത് ع ِ َّ اللها അല്ലാഹുവിന്റെ മേൽ യഥാർത്ഥമല്ലാതെ നിശ്ചയമായും മസീഹ് മർയമിന്റെ മകൻ ഈസാ اللها അല്ലാഹുവിന്റെ റസൂൽ (മാത്രം) ആകുന്നു അവന്റെ വാക്കും, വാക്യവും അതവൻ ഇട്ടു (കൊടുത്തു) മർയമിലേക്ക് ٌ حو ُ ر َ و ഒരു ആത്മാവുമാകുന്നു م ِ ن ْ ه ُ അവങ്കൽ നിന്നുളള അതിനാൽ നിങ്ങൾ വിശ്വസിക്കുവിൻ ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലുകളിലും നിങ്ങൾ പറയുകയും ചെയ്യരുത് ث َ لاث َ ة ٌ മൂന്ന് എന്ന് َ ُ وا ان ْ നിങ്ങൾ വിരമിക്കുവിൻ നിങ്ങൾക്ക് ഗുണമായിട്ട്(-ഗുണമായ നിലക്ക്) اللها നിശ്ചയമായും (മാത്രം) അല്ലാഹു ഏക-ഇലാഹ് ആകുന്നു അവൻ മഹാ (എത്രയോ) പരിശുദ്ധൻ ഉണ്ടായിരിക്കുന്നതി(ൽനി)ന്ന് അവന് ഒരു സന്താനം ُ َ അവന്നാണ്, അവന്റെതാണ് الس ആകാശങ്ങളിലുളളത് الأر ഭൂമിയിലുളളതും اللها ِ ب അല്ലാഹു തന്നെ മതി و َ ك ِ يلا ഏൽപിക്കപ്പെടുന്ന (ഭരമേൽപിക്കപ്പെടുന്ന) (വേദക്കാരേ) എന്ന സംബോധനയോടുകൂടി ഒന്നാമതായി ല്ലാഹു പറഞ്ഞത് നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിരു കവിയരുത്) എന്നാകുന്നു. ഒരർത്ഥത്തിൽ അതിരു കവിയലിൽ യഹൂദികളും ക്രി സ്ത്യാനികളും യോജിക്കുന്നുവെങ്കിലും രണ്ടു കൂട്ടരുടെയും അതിരു കവിയൽ തമ്മിൽ വ്യത്യാസമു−.് അല്ലാഹുവിന്റെ അടിയാനും റസൂലുമായ ഈസാ നബി (അ) യെ സംബന്ധി വ്യഭിചാര പുത്രൻ, ആഭിചാരി, കളളവാദി എന്നൊക്കെ യഹൂദികൾ പറയുമ്പോൾ, അദ്ദേഹം ദൈവവും, ദൈവപുത്രനും ആരാധ്യനുമാണെന്ന് ക്രിസ്ത്യാനികൾ പറയുന്നു. ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ക്രിസ്ത്യാനികളുടെ അതിരു കവിയലാണെന്ന് തുടർന്നുളള പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്. യഹൂദിക -ളുടെ അതിരുകവിയലിനെപ്പറ്റി മുൻ വചനങ്ങളിൽ വിവരിച്ചിട്ടുണ്ട്താനും. ക്രിസ് ത്യാനികളുടെ എല്ലാ മാർഗഭ്രംശത്തിനും മൂലകാരണം ഈസാ നബി (-അ) -യുടെ വിഷയത്തി ൽ അവരുടെ അതിരു കവിഞ്ഞ വിശ്വാസങ്ങളാകുന്നു. ബാക്കിയെല്ലാം അവയുമായി ബന്ധെ പ്പട്ടതത്രെ. അവരെപ്പോലെ മുസ്ലിംകളും വഴിപിഴച്ചു പോകരുതെന്ന് കരുതിയാണ് നബി ഒരിക്കലിങ്ങനെ അരുളിചെയ്തത്: "മർയമിന്റെ മകൻ ഈസായെക്കുറിച്ച് ക്രിസ്ത്യാനികൾ അധികപ്രശംസ നടത്തിയത് പോലെ നിങ്ങൾ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാൻ ഒരു അടിയാൻ മാത്രമാകുന്നു.-അതുകൊണ്ട് (എന്നെപ്പറ്റി) അല്ലാഹുവിന്റെ അടിയാനും, അവന്റെ റസൂലുമെന്ന് പറഞ്ഞുകൊള്ളുവിൻ ' (അ;ബു.). അഹ്മദ് (റ) ന്റെ ഒരു നിവേദനത്തിൽ ഇങ്ങിനെയും കൂടിയുണ്ട്: "അ ല്ലാഹുവിനെത്തന്നെയാണ! അല്ലാഹു എനിക്കു നൽകിയിട്ടുളള സ്ഥാനപദവിക്കുമീതെ ന്നെ ഉയർത്തുന്നത് ഞാൻ ഇഷ്ടപ്പെടുകയില്ല.' അല്ലാഹുവിനെപ്പറ്റി യഥാർത്ഥ വിരുദ്ധമായ വിശ്വാസങ്ങളും സങ്കൽപങ്ങളും വെച്ചു പുലർത്തുന്നതു കൊണ്ടാണല്ലോ ഈസാ (അ) യു ടെ കാര്യത്തിലുളള അവരുടെ അതിരു കവിയലിനു കാരണം. അതുകൊണ്ടാണ് അതിരു കവിയരുത് എന്ന് പറഞ്ഞു മതിയാക്കാതെ اللها (അല്ലാഹുവിന്റെ പേരിൽ യഥാർത്ഥമല്ലാത്തത് പറയുകയും ചെയ്യരുത്) എന്നു കൂടി പറയുന്നത്. തുടർന്നുകൊണ്ട് ഈസാ നബി- (അ) യുടെ യഥാർത്ഥ നിലപാട് എന്താണെന്ന് വിവരിക്കുന്നു: (മർയമിന്റെ മകൻ ഈസാ എന്ന മസീഹ് അല്ലാഹുവിന്റെ റസൂലും , അവൻ മർയമിലേക്ക് ഇട്ടു കൊടുത്ത അവന്റെ വാക്കും, അവങ്കൽ നിന്നുളള ഒരു ആത്മാവും മാത്രമാകുന്നു) അതിനപ്പുറം കടന്നു പറയുന്നെ തല്ലാം അതിരു കവിയലാണെന്ന് സാരം. (മസീഹ്, ഈസാ) എന്നീ നാമങ്ങളെപ്പറ്റി ആലു-ഇംറാൻ 45 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. (മർയമിന്റെ മകൻ) എന്ന് അദ്ദേഹത്തെപ്പറ്റി ക്വുർ-ആനിൽ പലേടത്തും വിശേഷിപ്പിക്കാറുളളതാണ്. പിതാവില്ലാതെ മാതാവിൽ നിന്നു മാത്രം ജനിച്ച ആളാണെന്നാണ് പ്രധാനമായും അതിലു -ളള സൂചന. അദ്ദേഹത്തിന്റെ സ്ഥാനവിശേഷണങ്ങളെന്ന നിലക്ക് മൂന്നു കാര്യങ്ങളാണ് അല്ലാഹു ഇവിടെ എടുത്തു കാട്ടിയത് : (1) اللها (അല്ലാഹുവിന്റെ റസൂലാണ്.) റസൂലുകളെല്ലാം മനുഷ്യരും, അല്ലാഹുവിന്റെ അടിമകളും, സൃഷ്ടികളുമാണ്. ആരും ദൈവമോ , ദൈവപുത്രനോ, ദൈവാംശമോ അല്ല. ആരിലും ദൈവാംശവുമില്ല. എന്നിരിക്കെ, ഈസാ ന ബി (അ) ക്കു മാത്രം ഒരു പ്രത്യേക സ്ഥാനം കൽപിക്കുന്നത് അസംബന്ധമാണല്ലോ. (2) മർയമിലേക്ക് അവൻ ഇട്ടു കൊടുത്ത അവന്റെ വാക്കാണ്). വാക്ക് കൊണ്ടുദ്ദേശ്യമെന്താണെന്ന് താഴെ കാണുന്ന ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാം : ഏതൊരു വസ്തുവെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേ -ശിക്കുമ്പോൾ അതിനോട് "ഉണ്ടാകുക' എന്ന് അവൻ പറയുകയേ വേണ്ടൂ, അപ്പോൾ ത് ഉണ്ടാകുന്നതാണ്. എന്ന് ഒന്നിലധികം സ്ഥലത്ത് ക്വുർ-ആനിൽ പറയുന്നു. ഈസായുടെ ഉദാഹരണം ആദമിന്റെ മാതിരിയാണ്. ആദമിനെ അല്ലാഹു മണ്ണുകൊണ്ട് സൃഷ്ടിച്ചു രൂപപ്പെടുത്തി. എന്നിട്ട് അതിനോട് ഉണ്ടാകുക എന്നു പറഞ്ഞു. അപ്പോഴത് ഉണ്ടാകുകയായി. اللها َ م َ دآ …. الآية ) എന്ന് ആലു-ഇംറാൻ 59 ലും പറഞ്ഞിരിക്കുന്നു. പുരുഷന്റെ സ്പർശനം കൂടാതെ താൻ ഒരു കുട്ടിയെ പ്രസവിക്കുവാൻ പോകുന്നുവെന്നും, അത് തീരുമാനം കഴിഞ്ഞ ഒരു കാര്യമാണെന്നും മലക്ക് ജിബ്രീൽ (അ) മർയമി (റ) -നോടുപറഞ്ഞതായി സൂറത്തു മർയമിലും മറ്റും പ്രസ്താവിക്കുന്നുമുണ്ട്. ജിബ്രീൽ (അ) മർയമി (റ)ന്റെ അടുക്കൽ ചെന്നു "നീ ഭയപ്പെടേ-−, നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും.' എന്ന് പറഞ്ഞതായി ബൈബ്ളിലും (ലൂക്കോസ്, 1:30) കാണാം. അപ്പോൾ സാധാരണ്ര പകൃതി ചട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി - ഒരു പിതാവിന്റെ മദ്ധ്യമം കൂടാതെ - ല്ലാഹുവിന്റെ വാക്കുകൊണ്ട് - അതെ, അവന്റെ ഉത്തരവുകൊണ്ടുമാത്രം മർയമിൽ ജനി ച്ച ആളാണ് അദ്ദേഹമെന്നാണിതുകൊണ്ട് വിവക്ഷയെന്നു വ്യക്തമാണ്. ഈസാ (അ) അല്ലാഹുവിന്റെ വാക്കാണ് اللها ) എന്നു ക്രിസ്ത്യാനികളും പറയാറുണ്ട്. പക്ഷേ, അതിന് യഥാർ ത്ഥത്തിൽ ഇല്ലാത്തതും ഭാഷക്ക് നിരക്കാത്തതുമായ ചില അർത്ഥ വ്യാഖ്യാന -ങ്ങളാണ് അവർ നൽകി വരുന്നത്. അല്ലാഹുവിന്റെ നിത്യഗുണങ്ങളിൽ ഒന്നായ ദി വ്യവചനം മർയമിൽ അവതരിച്ചു ജഡമായി രൂപാന്തരപ്പെട്ടുവെന്നും, അങ്ങിനെ, യശു (ഈസാ) ദൈവത്തിന്റെ (അല്ലാഹുവിന്റെ) ഒരവതാരമോ പുത്രനോ ആണെന്നും മറ്റുമുളള ഒരുപാട് ദുർവ്യാഖ്യാനങ്ങൾ ഇതു സംബന്ധിച്ച് ക്രിസ്ത്യാനികൾക്കിടയിൽ പ്ര ചാരത്തിലുണ്ട്. ആ അർത്ഥ വ്യാഖ്യാനങ്ങളൊന്നും ആദ്യകാല ക്രിസ്ത്യാനികൾക്ക് അറിഞ്ഞു കൂടായിരുന്നു. പിൽക്കാലങ്ങളിൽ അന്യമതങ്ങളിൽ നിന്നും സമുദായങ്ങ -ളിൽ നിന്നും ക്രൈസ്തവമതത്തിൽ കടത്തിക്കൂട്ടപ്പെട്ട പലതരം തത്വശാസ്ത്രങ്ങളിൽ ഒന്ന ത്രെ അത്. (3) (അല്ലാഹുവിങ്കൽ നിന്നുളള ഒരു ആത്മാവുമാണ്.) ഈ ആത്മാവുകൊണ്ടുദ്ദേശ്യമെന്താണെന്നും ക്വുർ-ആനിൽ നിന്ന് തന്നെ മനസ്സിലാക്കാം. ആദം (അ) നെക്കുറിച്ചു മലക്കുകളോട് അല്ലാഹു പറഞ്ഞു: "ഞാൻ അവനെ രൂപം നൽകി ശരിപ്പെടുത്തുകയും, അവനിൽ ഞാൻ എന്റെ ആത്മാവിൽ നിന്ന് ഊതുകയും ചെയ്താൽ, നിങ്ങൾ അവന് സുജൂദ് ചെയ്തുകൊളളണം' എന്ന്. (സൂ: ഹിജ്ർ 2 9, സ്വാദ് 72) മർയമിനെക്കുറിച്ചു പറയുന്നു: "...എന്നിട്ട് നാം അവളിൽ നമ്മുടെ ആത്മാ -വിൽ നിന്നും ഊതി.' (അൻബിയാ-ഉ് 91; തഹ്രീം 12.) അപ്പോൾ , പിതാവും മാതാവുമില്ലാതെ മനുഷ്യരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദമിൽ അല്ലാഹു അവന്റെ വക ആത്മാവ് ഊതിയതിനാൽ അദ്ദേഹവും മനുഷ്യജീവിയായി ജനിച്ചുവെന്ന് സാരം. ഇക്കാരണത്താൽ ആദം (അ) ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ ആകുന്നില്ലാത്തതുപോലെ, ഈസാ-(-അ) യും അതൊന്നും ആകുകയില്ലല്ലോ. അല്ലാഹുവിങ്കൽ നിന്നുളള ആത്മാവ് ലഭിച്ചതുകൊണ്ട് ദിവ്യത്വം ഉണ്ടായിത്തീരുകയാണെങ്കിൽ ഈസായെക്കാൾ ആദമിനാണ് ദിവ്യത്വം കൽപിക്കുവാൻ അവകാശം. ആദമിന് ക്രിസ്ത്യാനികളും വാദിക്കുന്നില്ലല്ലോ. 2:87 ലും മറ്റും ഈസായെ പരിശുദ്ധാത്മാവിനെകൊണ്ട് നാം ശക്തിപ്പെടുത്തി ( ِحو എന്നും, അദ്ദേഹം അല്ലാഹുവിങ്കൽ നിന്നുളള ആത്മാവാണ് എന്നും ക്വുർ-ആനിൽ പറഞ്ഞിട്ടുളളതിനെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ (അ) ന്റെ ദിവ്യത്വം ക്വുർ-ആനും സമ്മതിക്കുന്നതായി ക്രിസ് ത്യാനികൾ മുസ്ലിം പാമരജനങ്ങളെ വഞ്ചിക്കുവാൻ ശ്രമിക്കാറുണ്ട്. വാസ്തവത്തിൽ , പരിശുദ്ധാത്മാവി( ِحو ക്രിസ്ത്യാനികൾ അവരുടെ ത്രിത്വത്തിലെ (പിതാവ്--- പുത്രൻ-- പരിശുദ്ധാത്മാവ് എന്ന ത്രിഭൂതവാദത്തിലെ) ഒരു ഘടകമായി അതുകൊണ്ടുളള വിവക്ഷ എന്താണെന്ന് അവർക്കിടയിൽ ഇക്കാലംവരെയും സുനിശ്ചിതമായ ഒരു തീരുമാനമോ എത്തും പിടിയോ ഉണ്ടായിട്ടില്ല. ഈ സത്യം (താഴെ വായിക്കുവാൻ പോകുന്ന) അവരുടെ ആധികാരികരേഖകളിൽ നിന്നു തന്നെ വ്യക്തമാണ്. എന്നാൽ, ക്വുർ-ആനിൽ പറഞ്ഞ പരിശുദ്ധാത്മാവ് ( ِحو കൊണ്ടും വിവക്ഷ ജിബ് രീൽ (അ) എന്ന മലക്കാണെന്ന് ക്വുർ-ആനിൽ നിന്നു തന്നെ വ്യക്തമാണ്. കാരണം, ജിബ്രീലാണ് ക്വുർ-ആൻ അവതരിപ്പിച്ചതെന്നുളളതിൽ സംശയമില്ല. അൽബക്വറഃ 97 ൽ അല്ലാഹു തന്നെ അത് വ്യക്തമാക്കിയിരിക്കുന്നു. അതേ സമയത്ത് വിശ്വസ്തനായ ആത്മാവ് ( الر ّ ُ وح ُ الأ َ م ِ ين ُ ) അതുമായി ഇറങ്ങി എന്നും (26 : 193) പരിശുദ്ധാത്മാവ് ( ِحو അതിനെ ഇറക്കി എന്നും(16 : 102) അല്ലാഹു പറഞ്ഞിരിക്കുന്നു. പ്പോൾ, ജിബ്രീൽ (അ) നെ തന്നെയാണ് വിശ്വസ്തനായ ആത്മാവ് എന്നും, പരിശുദ്ധാത്മാവ് എന്നും വിശേഷിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂ ടാതെ, സത്യവിശ്വാസികളെക്കുറിച്ച് അല്ലാഹുവിങ്കൽ നിന്നുളള ഒരു ആത്മാവിനെക്കൊണ്ട് അവൻ അവരെ ശക്തിപ്പെടുത്തി എന്നും (58:22) അല്ലാഹു പറയുന്നു. ബൈബ്ളിന്റെ പുതിയ നിയമത്തിൽ തന്നെയും ഇതുപോലെ ചില വാക്കുകൾ കാണാം. യേശുവിനെ ശ ക്തിപ്പെടുത്താൻ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി എന്നും (ലൂക്കോ സ് 22:43) യേശുവിന്റെ ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻമാർ പരിശുദ്ധാത്മാവു നിറഞ്ഞവരായി എന്നും (അപ്പോ: പ്രവൃത്തികൾ 2:4) പറയുന്നു. ക്രിസ്ത്യാനികൾ വാദിക്കുന്നപോലെ, യേശു (ഈസാ---അ) ദൈവമാണെങ്കിൽ അദ്ദേഹത്തെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ എന്തിനു വരണം?! പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ആ ശി ഷ്യൻമാർ യേശുവിനെ പോലെ എന്തുകൊണ്ട് ദൈവങ്ങളാകുന്നില്ല അല്ലാഹുവിങ്കൽ നിന്നുളള ആത്മാവ് കൊണ്ട് ശക്തിപ്പെടുത്തപ്പെട്ട സത്യവിശ്വാസികൾക്ക് എന്തുകൊണ്ട് ദിവ്യത്വം കൽപിക്കപ്പെട്ടില്ല?! ഇല്ലാത്തത് പറഞ്ഞുണ്ടാക്കുമ്പോൾ പരസ്പര വൈരുദ്ധ്യങ്ങൾ അതിന്റെ കൂടപ്പിറപ്പുകളുമായിരിക്കുന്നതാണ്. അല്ലാഹുവിങ്കൽ നിന്നുളള ആത്മാവാണ് അദ്ദേഹം എന്ന പ്രയോഗത്തിൽ നിന്ന് അദ്ദേഹം അല്ലാഹുവിന്റെ ഒരു അംശമാണെന്നോ അവതാരമാ -ണെന്നോ അതുമൂലം അദ്ദേഹത്തിന് ദിവ്യത്വം സിദ്ധിച്ചുവെന്നോ വരുന്നില്ലേ എന്ന് വല്ലവർക്കും തോന്നിപ്പോകുന്നപക്ഷം, 'ഇല്ല' എന്നു തന്നെയാണ് ഉത്തരം. നോക്കുക: അല്ലാഹു പറയുന്നു: َ ِ يع ً ا الأر (ആകാശങ്ങളിലുളളതും ഭൂമിയിലുള്ളതും മുഴുവൻ അവങ്കൽ നിന്നും അവൻ നിങ്ങൾക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (45: 13). ആകാശഭൂമികളിൽ ഉളളതെല്ലാം അവങ്കൽ നിന്നായ -തുകൊണ്ട് അവയെല്ലാം ദൈവങ്ങളോ, ദൈവാംശങ്ങളോ അവന്റെ അവതാരങ്ങളോ ! വാസ്തവത്തിൽ, 'എന്റെ വീട്' എന്നും, ഥമൂദ് ഗോത്രത്തിനു ദൃഷ്ടാന്തമായി അയക്കപ്പെട്ട ഒട്ടകത്തെപ്പറ്റി 'അല്ലാഹുവിന്റെ ഒട്ടകം' ( اللها എന്നും മറ്റുമൊക്കെയുള്ള പ്രയോഗങ്ങൾ പോലെ , അല്ലാഹുവിന്റെ സ്വന്തം വകയാ യി അവൻ അനുഗ്രഹിച്ചരുളിയ ആത്മാവാണ് അദ്ദേഹം എന്ന് മാത്രമെ അതിനർത്ഥമു -ളളൂ. അഥവാ അല്ലാഹുവിന്റെ ഒരംശമോ, അവന്റെ ആത്മാവോ ആണദ്ദേഹം എന്നല്ല തന്നെ. ഈസാ (അ) നെ സംബന്ധിച്ച യഥാർത്ഥ -സ്ഥിതി ഇന്നതാണെന്ന് ചൂണ്ടികാട്ടിയതിനെ തുടർന്ന് അല്ലാഹു ക്രിസ്ത്യാനികളോട് പറയുന്നു: اللها (ആകയാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിക്കുവിൻ.) അതായത്,- വാസ്തവം ഇങ്ങനെയായിരിക്കെ - അല്ലാഹു ഏകനാണ്, അവന് തുണയോ പങ്കുകാരോ മക്കളോ ഇല്ല, അവൻ സർവ്വത്തിന്റെയും സ്രഷ്ടാവും ഉടമ -സ്ഥനുമാണ്, ആരാധനക്കർഹനായി അവൻ മാത്രമേയുളളൂ എന്നൊക്കെ. അല്ലാഹുവിൽ വിശ്വസിക്കേണ്ടുന്ന പ്രകാരം വിശ്വസിക്കുവിൻ. എല്ലാ റസൂലുകളെയും പോ ലെ ഈസായും അവന്റെ റസൂലുകളായ അടിയാൻമാരിൽ പെട്ട-ഒരാളാണ് , ആരും തന്നെ ദൈവങ്ങളും, ദൈവത്വമുളളവരുമല്ല എന്നൊക്കെ എല്ലാ റസൂലുകളെപ്പറ്റിയും വിശ്വസിച്ചുകൊളളണമെന്ന് താൽപര്യം . ഇങ്ങനെ യഥാർത്ഥമായ സത്യവിശ്വാസം സ്വീകരിക്കുന്നതോടുകൂടി നിങ്ങൾ നിങ്ങളുടെ ആ പിഴച്ച വിശ്വാസ സിദ്ധാന്തം അങ്ങ് താക്കീത് ചെയ്യുന്നു : ث َ لاث (മൂന്ന് എന്ന്മൂന്നു ദൈവങ്ങൾ, അല്ലെങ്കിൽ മൂന്നെണ്ണം ചേർന്ന ഏക ദൈവം എന്ന് - പറയുകയും ചെയ്യരുത്) വെച്ചാൽ, അല്ലാഹുവിനു പുറമെ ഈസാ(-അ) നെയും മർയം (അ) നെയും ദൈ വങ്ങളാക്കുന്നതോ, പിതാവ്പുത്രൻപരിശുദ്ധാത്മാവ് എന്നിങ്ങനെ മുക്കൂട്ടു ദൈവത്തെ ഉണ്ടാക്കിത്തീർക്കുന്നതോ ആയ എല്ലാവിധ ത്രിത്വസിദ്ധാന്തങ്ങളും ഉപേക്ഷിച്ചേ തീരൂ എന്നർത്ഥം. ആ ദുഷിച്ചുപഴകിയ സിദ്ധാന്തത്തിൽ നിന്ന് വിരമിക്കുന്നത് ട തന്നെ ഗുണത്തിന് വേണ്ടിയാണെന്നും, ഇല്ലാത്തപക്ഷം നിങ്ങൾക്കു തന്നെയാണതിന്റെ നഷ്ടം ബാധിക്കുകയെന്നും ഓർമിപ്പിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞതുകൊണ്ട് മതിയാക്കാതെ, വിഷയം വീണ്ടും ആവർത്തിച്ചുറപ്പിച്ചുകൊണ്ടും, ബുദ്ധിയും സത്യം സ്വീകരിക്കാനുളള സന്നദ്ധതയും ഉള -ളവർക്ക് ചിന്തിക്കുവാൻ മതിയായ തെളിവ് ചൂണ്ടിക്കാട്ടിക്കൊണ്ടും അല്ലാഹു പറയുന്നു അല്ലാഹു മാത്രമാണ് ആരാധനക്കർഹനായ ഏകദൈവമായുളളവൻ اللها ക്രിസ്ത്യാനികളും മറ്റും പറയുന്നതുപോലെ അവന് ഒരു തരത്തിലുളള സന്താ -നവും ഉണ്ടായിരിക്കുവാൻ നിവൃത്തിയില്ല; അവൻ അതിൽ നിന്ന് എത്രയോ പരിശുദ്ധനാണ് കാരണം, ആകാശഭൂമികളിലുളള സർവ്വ വസ്തുക്കളും അവെ ന്റ സൃഷ്ടിയും അവന്റെ ഉടമയിലുമാകുന്നു ( ُ َ الأر എല്ലാറ്റിന്റെയും കൈകാര്യവും അവൻതന്നെ നടത്തുന്നു. അതിന് അവനല്ലാതെ മ റ്റാരുമില്ല; അവൻ തന്നെ അതിന് ധാരാളം മതിതാനും. اللها ِ ب لاي ِ ك َ و ) എന്നൊക്കെ. യഥാർത്ഥം ഇങ്ങിനെയിരിക്കെ, ആകാശഭൂമികളിലുളള ചില വസ്തുക്കളോ, ചില ആളുകളോ ദൈവമാണെന്നോ , ദൈവത്വമുളളതാണെന്നോ പറയുന്നത് ആ യാഥാർത്ഥ്യത്തെ നിഷേധിക്കലും, വ്യാജം കെട്ടിച്ചമക്കലുമല്ലാതെ മറ്റൊന്നുമ -ല്ല. ഈസാ(-അ) ദൈവമോ, ദൈവപുത്രനോ അല്ലെന്നും അദ്ദേഹം ക്രൂശി -ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അദ്ദേഹം അല്ലാഹുവിന്റെ സൃഷ്ടിയും അടിയാനുമായ ഒരു റസൂൽ മാത്രമാണെന്നും സ്ഥാപിച്ചു കഴിഞ്ഞാൽ , ക്രിസ്ത്യാനികളുടെ മറ്റൊരു പ്രധാന വിശ്വാസ സിദ്ധാന്തമായ പാപ -പരിഹാര വാദത്തി ന് (മനുഷ്യൻ ജൻമനാ പാപിയാണെന്നും, ആ പാപപരിഹാരാർത്ഥം അതിന് പ്രായശ്ചിത്ത -മായിട്ടാണ് യേശുക്രിസ്തു ഈ ലോകത്ത് മനുഷ്യനായി അവതരിച്ചു കുരിശു വരിച്ചതെന്നുളള വാദത്തിന്) പിന്നെ നിലനിൽപില്ലല്ലോ. അതുകൊണ്ടായിരിക്കാം അതിനെപ്പറ്റി അല്ലാഹു പ്രത്യേകമായൊന്നും ഇവിടെ എടുത്തു പറയാതിരുന്നത് ക്രിസ്ത്യാനികളുടെ ത്രിത്വസിദ്ധാന്തം ( - 01 ) ഈസാ നബി (-അ) യെ സംബന്ധിച്ചു ക്രിസ്ത്യാനികൾ കെട്ടിച്ചമച്ചുണ്ടാക്കിയതും, ക്രിസ്തുമതത്തിലെ മൗലിക വിശ്വാസ സിദ്ധാന്തങ്ങളായി അവർ കരുതിവരുന്നതുമായ പല വിഷയങ്ങളെക്കുറിച്ച് അടുത്ത സൂറത്തിൽ ഇനിയും ചില പരാമ ർശങ്ങളും ഖണ്ഡനങ്ങളും വരുന്നുണ്ട്. സൂ: മർയമിലും മറ്റുമായി വേറെ സൂറത്തുകളിലും പലതും കാണാം. അവയെല്ലാം വേണ്ടതുപോലെ ഗ്രഹിക്കുവാനും, പ്രസ്തുത സിദ്ധാന്തങ്ങളുടെ പൊളളത്തരങ്ങളും പരസ്പര വൈരുദ്ധ്യങ്ങളും മനസ്സിലാക്കുവാനും , കാ ലാന്തരങ്ങളിൽ അവയിൽ സ്വീകരിക്കപ്പെട്ടുവന്ന ഭേദഗതികളും മാറ്റങ്ങളും സാമാന്യം പരിചയപ്പെടുവാനും ക്രിസ്തുമതത്തിന്റെ ഒന്നാമത്തെ അടിസ്ഥാന സിദ്ധാന്തമായി ക്രിസ്ത്യാനികൾ സ്വീകരിച്ചു വരുന്ന അവരുടെ ത്രിത്വോപദേശത്തെക്കുറിച്ച് അൽപം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ( الاب والابن وروح القدس ) എന്നിങ്ങനെ മൂന്ന് ഭൂതങ്ങൾ ( الثلاثة الا قان ) ചേർന്നതാണ് ദൈവം: ദൈവത്വത്തിലും; ദൈവികഗുണങ്ങളിലും ഈ മൂന്ന് ഭൂതങ്ങളും സമമാണെങ്കിലും ദൈവം ഏകനായുളളവൻ തന്നെ എന്നുളളതാണ് ത്രിത്വോപദേശത്തിന്റെ ആകെത്തുക. ഇതിനാണ് "ത്രിയേകത്വം' എന്നു പറയപ്പെടുന്നത്. ഇസ്ലാമിലെ "തൗഹീദി'ന്റെ സ്ഥാനമാണ് ക്രിസ്തുമതത്തിൽ ത്രിയേകത്വത്തിനുളളത്. എന്നാലും ക്രിസ്തീയ രേഖകൾ പരിശോധിക്കുമ്പോൾ, ഈ സിദ്ധാന്തത്തോളം അവ്യക്തതയും യുക്തിരാഹിത്യവും നിറഞ്ഞതോ ക്രിസ്തീ യ സമുദായത്തിൽ തന്നെ തത്വനിർണയത്തിൽ ഇത്രത്തോളം ഭിന്നാഭിപ്രായമുളളതോ ആ യ ക്രൈസ്തവ സിദ്ധാന്തം എന്ന് സംശയമാണ്. അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്ന ഒരു പരമാർത്ഥമാണിത്. "ത്രിത്വോപദേശം' എന്ന ശീർഷകത്തിൽ "വേദപുസ്തക നിഘണ്ടുവി ൽ ഒരു നീണ്ടലേഖനം തന്നെയുണ്ട്. ദൈർഘ്യഭയം നിമിത്തം അതിലെ ഏതാനും പ്രസ ക്ത ഭാഗങ്ങൾ മാത്രം നമുക്കിവിടെ പരിശോധിക്കാം. നിഘണ്ടു പറയുന്നു : "ഈ ഉപദേശം ഒരു ദിവ്യ മർമമാകുന്നു. അവ നു പല ലക്ഷണങ്ങൾ ഉെണ്ടന്നും അറിയാമെങ്കിലും തത്വം അഥവാ സ്വഭാവം ഇന്നതെന്നു മ നസ്സിലാക്കുവാൻ കഴിയില്ല. ദൈവം ഏകനാണെന്നുളളത് സന്ദേഹരഹിതമാണെങ്കിലും ആ ഏകത്വത്തെക്കുറിച്ച് പൂർണമായി ഗ്രഹിക്കുന്നത് പ്രയാസമാണ്.' (ഈ പ്രയാസത്തെപ്പറ്റി കുറേയധികം നീട്ടി സംസാരിച്ച ശേഷം നിഘണ്ടു തുടരുന്നു "ഇങ്ങനെ ഏകനായവനെക്കുറിച്ച് ത്രിയേകനാണെന്നു ( ) പറയുന്നത് മഹാമർമമാണെങ്കിലും നാം അത്യന്തം വിനയത്തോടും വിശ്വാസത്തോടും സ്നേഹത്തോടും അതിനെ അംഗീകരിക്കുന്നതു നമ്മുടെ കർത്തവ്യമാകുന്നു . അല്ലെങ്കിൽ ദൈവത്തിന്റെ തത്വത്തെ ആർക്ക് ഗ്രഹിക്കുവാൻ കഴിയും ഈ ഉപദേ -ശത്തെ ആക്ഷേപിക്കുന്നവർക്കു പ്രതിഷേധമായി ക്രൈസ്തവ പണ്ഡിതൻമാർ ഇതിനു പല നിർവ്വചനങ്ങൾ നൽകിയിട്ടുളളതിൽ രെണ്ടണ്ണം മാത്രം ഇവിടെ ഉദ്ധരിച്ചാൽ മ തിയാകും. ( ശ ) കാതോലിക്കാ വിശ്വാസം എന്നത് : നാം ഏകദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകദൈവത്തിലും വന്ദിക്കുന്നതു തന്നെ . മൂർത്തികളെ സമ്മിശ്രമാക്കാതെയും തത്വത്തെ വിഭാഗിക്കാതെയും ഇരിക്കണം. എന്തെന്നാൽ പിതാവ് വേറെ , പുത്രൻ വേറെ , പരിശുദ്ധാത്മാവ് വേറെ എങ്കിലും മൂന്നിന്റെയും ദൈവത്വം ഒന്നുതന്നെ . മഹത്വം സമവും, പ്രഭാവം നിത്യവുമാണ് എന്നു അത്താനാസ്യോസിന്റെ വിശ്വാസ പ്രമാണത്തിൽ പറഞ്ഞിരിക്കുന്നു. ( ) ആംഗ്ളേയ തിരുസഭയിലെ മതസംഗതികൾ : നിത്യനായി ശ രീരമോ അവയവങ്ങളോ വികാരങ്ങളോ ഇല്ലാത്തവനായി അന്തമില്ലാത്ത ശക്തിയും ജ്ഞാനവും നൻമയും 'ദി മലയാളം ക്രിസ്ത്യൻ ലിറ്ററേച്ചർ കമ്മിറ്റി' യാൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആധികാരിക നിഘണ്ടുവാണിത്. ക്രിസ്ത്വബ്ദം 1950ൽ്ര പസിദ്ധീകരിച്ച അതിന്റെ 2-ാം പതിപ്പിൽ നിന്നാണ് താഴെ കാണുന്ന ഉദ്ധരണികൾ. പേജ് നമ്പറുകളും അതിന്റെ തന്നെ. നിഘണ്ടുവിലെ നീണ്ട പ്രസ്താവനകൾ ചിലത് അൽപം ചുരുക്കി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും കഴിവതും അതിന്റെ തന്നെ വാചകങ്ങളിലാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ദൈവം മൂന്ന്മൂർത്തികൾ ചേർന്നതും അതോടൊപ്പം മൂന്നുംകൂടി ഏകവുമാണെന്നു പറയുന്നത്. ഉളളവനായി ദൃശ്യാദൃശ്യങ്ങളായ സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ജീവനും സത്യവുമുളള ദൈവം ഒന്നുമാത്രം. ഈ ദൈവത്തിന്റെ ഐക്യത്തിൽ തത്വവും ശക്തിയും നിത്യവും ഒന്നായിരിക്കുന്ന പിതാവ് എന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും മൂവർ ഉണ്ട്. (വേ. പു. നി. പുറം. 157, 158) ധ 'മതസംഗതികൾ' എന്നു പറഞ്ഞത് എന്ന ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്ന് 498--ാം പേജിൽ നിന്നു ഗ്രഹിക്കാം പ തുടർന്നുകൊണ്ട് ചില ഉദ്ധരണികളും ഉപമകളും വഴി ഒന്നു മൂന്നായതിനെയും, മൂന്നും ഒന്നായതിനെയും ന്യായീകരിക്കുവാൻ നിഘണ്ടു ശ്രമിക്കുന്നു. വൈരുദ്ധ്യങ്ങളും അവ്യക്തതയും കെട്ടിക്കുടുക്കും നിറഞ്ഞ ആ ഭാഗം നമുക്കിവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. (ഒരു സാമാന്യ വിവരം താഴെ വരുന്നുമുണ്ട്.) പി ന്നീട് ഈ ത്രിത്വോപദേശത്തിന്റെ ചരിത്രം എന്ന ഉപശീർഷകത്തിൽ നിഘണ്ടു പറയുകയാണ് മുതൽക്കേ ഏകദൈവമേയുളളൂ എന്നതിന്റെ അർത്ഥം എബ്രായ ർ അറിവാനിടയായി. ചുരുക്കിപ്പറഞ്ഞാൽ അനന്തകാലത്തു ദൈവത്തിനും തങ്ങൾക്കും മദ്ധ്യെ ഒരു മദ്ധ്യസ്ഥൻ വേണമെന്നു എങ്കിലും ത്രിത്വത്തെക്കുറിച്ചാകട്ടെ , പരിശുദ്ധാത്മാവിനെക്കുറിച്ചാകട്ടെ അവർ ഒന്നും അറിഞ്ഞിരുന്നില്ല. ത്രിത്വത്തിൽ മൂന്നാം ആളായ പരിശുദ്ധാത്മാവിനെക്കുറിച്ച് യേശുവിന്റെ ഉപദേശത്തിലാണ് നാം ആദ്യമായി കാണുന്നത്. പുതിയ നിയമത്തിൽ ത്രിത്വോപദേശത്തെക്കുറിച്ചു ഒരു വാക്യത്തിൽ പോലും വിശദമായി പറഞ്ഞിട്ടില്ലെങ്കിലും മുമ്പുദ്ധരിച്ച വാക്യങ്ങ -ളിലും അപ്പോസ്തലൻമാർ എഴുതിയ ഗ്രന്ഥങ്ങളിലും അത് മൂലോപദേശമായിരിക്കുന്നു. അത് അവരുടെ അനുഭവത്തിൽ നിന്ന് വളർന്നു വന്ന ഉപദേശമത്രെ. വിശുദ്ധ പൗലോസ് ) മുതലായവരുടെ മനസ്സിൽ ത്രിത്വ വിശ്വാസമില്ലായിരുന്നുവെങ്കിൽ ദൈവം നിർവ്വഹിച്ച വേലയെക്കുറിച്ച് യേശുവിന്റെ കാലശേഷം പല കൊല്ലങ്ങൾ കഴിഞ്ഞു പലരാലും എഴുതപ്പെട്ടതും , എഴുതപ്പെട്ട കാലത്തെയോ, എഴുതിയ കർത്താക്കളെയോ സംബന്ധിച്ചു സൂക്ഷ്മായി അറിയപ്പെടാത്തതും, ക്രിസ്ത്യാനികൾക്കിടയിൽ പോലും വളരെ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇടയായതും, കാലക്രമത്തിൽ ക്രിസ്തുമത വേദഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്നതുമായ സുവിശേഷങ്ങളിൽ യേശുവിന്റെ പ്രസ്താവനകളായി ഉദ്ധരിക്കപ്പെട്ടിട്ടുളള വാക്യങ്ങളെ ഉദ്ദേശിച്ചാണിത്. അവയിൽ തന്നെയും പരിശുദ്ധാത്മാവിനു ദൈവത്വമുളളതായി കാണിക്കുന്ന വാക്യങ്ങളൊന്നും ഇല്ലതാനും. വിശദമായി പറഞ്ഞിട്ടില്ലെന്നതു ശരി. എന്നാൽ, സൂചനയാ യോ സംക്ഷിപ്തമായോ ത്രിത്വോപദേശത്തെപ്പറ്റി വല്ലതും പറയുന്നുണ്ടോ ? അതു -മില്ല. അവിടവിടെയുളള ഏതാനും വാക്യങ്ങളെ തേടിപ്പിടിച്ചു കൂട്ടിയിണക്കിക്കൊണ്ട് അവയിൽ നിന്നു ത്രിത്വോപദേശം മിനഞ്ഞെടുക്കുവാൻ നിഘണ്ടുവിന്റെ കർത്താക്കളും മറ്റും ശ്രമം നടത്തിയിട്ടുണ്ട് അത്രമാത്രം. വിശുദ്ധ പൗലോസ് ടേ. ജമൗഹ سഡبو لس القد എന്ന അപ്പോസ്തലൻ കുരിശു സംഭവംവരേക്കും യേശുവിന്റെ ബദ്ധവൈരിയും, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനുമായിരുന്ന ഒരു മുഴുത്ത യഹൂദനായിരുന്നു. അദ്ദേഹം യേശുവിനെ കാണുകയുണ്ടായിട്ടില്ല.-കുരിശു സംഭവം കഴിഞ്ഞു ഏതാനും ശേഷം -എത്ര കൊല്ലമെന്നുളളതിൽ ഭിന്നാഭിപ്രായങ്ങളുണ്ട്പെട്ടെ -ന്നുണ്ടായ ഒരു പറഞ്ഞത് മനസ്സിലാക്കാൻ ആദ്യ ക്രിസ്ത്യാനികളെല്ലാവരും ത്രിത്വത്തെക്കുറിച്ച് വിവിധാഭിപ്രായക്കാരായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളിൽ പലരും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ പേരുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും ആ പേരുകളിലടങ്ങിയ അർത്ഥവും ബന്ധവും എന്താണെന്നു ദൃഢമായി വിവരിച്ചിട്ടില്ല. വ്യാജോപദേശങ്ങൾ പ്രചരിച്ച കാലം മുതൽക്ക് തിരുസഭയിൽ സത്യോപദേശം നിലനിൽക്കണമെന്ന് ആഗ്രഹിച്ചവർ ഈ ഉപദേശത്തെക്കുറിച്ചു സുന്നഹദോസുകളിൽ ആലോചിച്ചു നിർണയം ചെയ്തു പൊതു വിശ്വാസപ്രമാണത്തിൽ ഉൾപ്പെടുത്തി ഉപദേശിച്ചു വന്നു. (നിഘണ്ടു തുടരുന്നു:) "ക്രിസ്ത്വബ്ദം 325 ൽ പ്രസിദ്ധീകരിച്ച നിഖ്യാ വിശ്വാസപ്രമാണത്തിൽ പിതാവും പുത്രനും തമ്മിലുളള ബന്ധം വിവരിച്ചു. ക്രി. 381 ൽ കൊൻസ്തൻതീൻ പുരിയിൽ കൂടിയ സുന്നഹദോസു "പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു' എന്ന് സ്ഥിരപ്പെടുത്തി ത്രിത്വബന്ധത്തെ ബുദ്ധിക്കു എത്താവുന്നേടത്തോളം വിവരിച്ചു : ഏകദേശം ക്രി. 50 0 ൽ പ്രസിദ്ധീകരിച്ച ത്തിൽ താൻ യേശു ക്രിസ്തുവിനെ ബാഹ്യ നേത്രം കൊണ്ടു കണ്ടുവെന്നും യേശു കർത്താവ് പുറം ജാതികളിലേക്കുളള അപ്പോസ്തലനായി തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് അപ്പോസ്തലൻമാരിൽ ഒരാളായി രംഗപ്രവേശം ചെയ്ത ആളാണ് പൗലോസ് . യേശു സ്വർഗാരോഹണം ചെയ്തശേഷം പൗലോസ് അദ്ദേഹത്തെ നേരിൽ കണ്ടുവെങ്കിലും അപ്പോസ്തല സ്ഥാനം നൽകിയത് മറ്റൊരാൾ വഴിക്കാണെന്ന് അഭിപ്രായമുണ്ട്. ഏതായാലും ഭാവിയിൽ തന്റെ ജീവിതം സുഖകരമാക്കുവാനും, നേതൃസ്ഥാനം കൈവരുവാനും വേണ്ടി കണ്ടുപിടിച്ച ഒരു വിദ്യയായിരുന്നു അതെന്നു ക്രിസ്തീയ സാഹിത്യങ്ങൾ വായിക്കുന്നവർക്കു--- ക്രിസ്ത്യാനികളല്ലാത്തവർക്ക്മനസ്സിലാകുന്നതാണ്. ത്രി ത്വസിദ്ധാന്തം, പാപപരിഹാരവാദം എന്നിങ്ങനെ നിലവിലുളള പല ക്രിസ്തീയ വിശ്വാസ സിദ്ധാ -ന്തങ്ങൾക്കും രൂപകൽപന ചെയ്തത് പൗലോസാകുന്നു. പൗലോസിന്റെ ചരിത്ര്ര ഗന്ഥങ്ങളിൽ നിന്നും നിഘണ്ടുവിലെ പല പ്രസ്താവനകളിൽ നിന്നു അറിയാവുന്ന ഒരു പരമാർത്ഥമാണിത്. അതതു കാലത്തു നിലവിലുളള ഭൂരിപക്ഷ ക്രിസ്തീയ വിശ്വാസങ്ങൾക്കു യോജിക്കാത്തവരുടെ അഭിപ്രായങ്ങളാണ് വ്യാജോപദേശങ്ങൾ കൊണ്ടു വിവക്ഷ. മഹാസഭ തുർക്കിയിലെ അനാത്തോലിയ ( اناضول ) യിലെ ഒരു പട്ടണമാണ് നിഖ്യ ( نيقيا ചശരരല ) ഇപ്പോൾ ഇതിന്റെ പേർ ഇസ്നീക്വ് ( از نيق ) എന്നാകുന്നു. ക്രിസ്ത്വബ്ദം 325 ലും, 787- ലുമായി അവിടെ രണ്ടു സുന്നഹേ ദാസുകൾ കൂടിയിട്ടുണ്ട് ( المنجد ) കൊൻസ്തൻതീൻപുരി കാൺസ്റ്റന്റിനോപ്പ്ൾ നഗരം ( قسطنطينية ) അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം അദ്ദേഹം നിർമിച്ച -തല്ല. അത് ഉണ്ടാക്കിയ ആളിന്റെ പേരറിഞ്ഞുകൂടാ. എന്നാൽ ഇതിനെ യൂറോപ്പിന്റെ പടിഞ്ഞാറൻ ദേശങ്ങളിലെ സഭക്കാർ സ്വീകരിച്ചിരുന്നുവെന്നും, ആ പ്രമാണത്തി ൽ ത്രിത്വോപദേ ശം സവിസ്തരം പ്രതിപാതിക്കപ്പെട്ടിരുന്നുവെന്നും കണ്ട് ക്രൈ സ്തവ സഭ 6-ാം നൂറ്റാണ്ടു മുതൽ ഇതു അംഗീകരിച്ചുവെന്നു വിശ്വസിക്കാം. യവനസഭ "പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് പുറപ്പെടുന്നു' എന്ന് പറയാതെ "അവൻ പിതാവിൽ നിന്ന് പുറപ്പെടുന്നവനാണ്' എന്നേ പറയുന്നുളളൂ. ഇതിൽ യവനസഭക്കും പടിഞ്ഞാറൻ സഭക്കും തമ്മിലുളള ത്രിത്വോപദേശം സംബന്ധിച്ച പ്രധാന വ്യത്യാസം ദൃശ്യമാകുന്നു.-അക്കാലം മുതൽ പല വൈദിക പണ്ഡിതൻമാരും തത്വശാസ്ത്രജ്ഞൻമാരും ഈ ഉപദേശത്തെപ്പറ്റി വിവരിക്കുവാൻ പ്രയത്നിച്ചു പല താർക്കിക ഗ്രന്ഥങ്ങളും തത്വശാസ്ത്ര ഗ്രന്ഥങ്ങളും ഈ മർമം എന്നേക്കും ഒരു മ ർമം തന്നെയാണെന്ന് പറയാതെ തരമില്ല.' (വേ. പു. നി. പുറം. 159) ക്രിസ്തീയ വിശ്വാസപ്രമാണങ്ങളിൽ മുഖ്യമായത് അപ്പോസ്തല പ്രമാണം, നിഖ്യാപ്രമാണം, അത്താനാസ്യോസിന്റെ പ്രമാണം എന്നീ മൂന്നെണ്ണമാകുന്നു. താരതമ്യേന കൂടുതൽ പ്രാമാണ്യം കൽപിക്കപ്പെടുന്നത് നിഖ്യാ പ്രമാണത്തിനാണെന്നു പറയാം . ഈ മൂന്നു പ്രമാണങ്ങളുടെയും ചരിത്രം നോക്കുമ്പോൾ ഒന്നിനും തന്നെ ക്രിസ്ത്യാനികളുടെ ഇടയിൽ സർവ്വസ്വീകാര്യമായ അടിസ്ഥാനമില്ലെന്നും, ഒന്നും വേദഗ്രന്ഥത്തെയോ യേശു ക്രിസ്തുവിന്റെ വചനങ്ങളെയോ ആസ്പദമാക്കി രൂപം നൽകപ്പെട്ടവയല്ലെന്നും, എല്ലാം അതതു കാലത്തെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പരിതഃസ്ഥിതിക്കനുസരിച്ചു അതതു കാലത്തുളള ക്രിസ്തീയ നേതാക്കളാൽ ത യ്യാറാക്കപ്പെട്ടവ മാത്രമാണെന്നും കാണാവുന്നതാണ്. "വിശ്വാസ പ്രമാണം' എന്ന ശീർഷക -ത്തിൽ വേ. പു. നിഘണ്ടു ആദ്യമായി ഒരു പൊതു വിവരണം നൽകിക്കാണാം. അതിലെ ചില പ്രസക്തഭാഗങ്ങൾ കൂടി താഴെ ഉദ്ധരിക്കുന്നു:- "വിശ്വാസ പ്രമാണം' എന്നതു ക്രിസ്ത്യാനികൾ ചില കാലങ്ങളിൽ വി ശ്വസിച്ചുവന്ന മത സിദ്ധാന്തത്തെ കുറിക്കുന്നു. ആദ്യ കാലത്തു അപ്പൊസ്തലൻമാർ ഒരു പൊതു സംഘമായി കൂടിവന്നു യേശുവിനെക്കുറിച്ചു അറിഞ്ഞ സംഗതികെ ള സംബന്ധിച്ചു ചിന്തിച്ചു വിശ്വാസപ്രമാണം എന്ന ഒരു ചെറിയ ഗ്രന്ഥം എഴുതി പരസ്യപ്പെടുത്തി. സകല ക്രിസ്ത്യാനികളും സ്വീകരിക്കണം എന്നു തീരുമാനിച്ചു എന്ന് നാം ഒരിക്കലും വിചാരിക്കരുത്. പിൽക്കാലത്തു വൈദിക ശാസ്ത്രജ്ഞൻമാർ ഇപ്രകാരം ചെ യ്തുവന്നതിൽ സംശയമില്ല. മുൻകാലങ്ങളിലുളളവർ അവരവരുടെ അഭി -പ്രായപ്രകാരം അവരവർ അറിഞ്ഞ വിഷയങ്ങളെ അംഗീകരിച്ചുവന്നു. അവർക്ക് വ്യത്യസ്തങ്ങളാ യ അഭിപ്രായങ്ങൾ ഉണ്ടായിരുന്നപ്പോൾ അവർ തമ്മിൽ തർക്കിക്കുക പതിവായിരുന്നു.-ചിലപ്പോൾ അത്താനാസ്യോസ് ( أتناسيو الاسكندرى - ഛൃ അവേമിമലെ ) ഇദ്ദേഹം അലക്സാന്തരീയ്യയിലെ പാത്രിയർക്കീസ് ( بطريريك - ) ആയിരുന്നു. ഇദ്ദേഹമാണ് നിഖ്യായിൽവെച്ചു ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധി -ച്ചിരുന്ന അരിയൂസു പക്ഷക്കാരെ പുറം തള്ളുവാൻ മുൻകൈ എടുത്തത്. ത്രിത്വവിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തീയ വേദഗ്രന്ഥങ്ങളോ യേശുവിന്റെ വാക്യങ്ങളോ അല്ലെന്നും, അതതു കാലത്തെ ക്രിസ്തീയ പണ്ഡിത ൻമാരുടെ സൃഷ്ടിയാണെന്നും അപ്പോൾ വ്യക്തമാണല്ലോ. നിഘണ്ടു തന്നെ വഴിയെ ഇത് തുറന്നു പറയുന്നത് കാണാം. തർക്കം തീർക്കുന്നതിന് അവർ ഒരു പ്രത്യേക തീരുമാനം ഉണ്ടാക്കും. തിരുസഭ പല നൂറ്റാണ്ടുകളായി വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നിട്ടും അവ സകല ക്രിസ്ത്യാനികളും അംഗീകരിക്കണമെന്നുളള തീരുമാനം അവർ ഉണ്ടാക്കീട്ടില്ല. ദൃഷ്ടാന്തമാ യി ത്രിത്വത്തെക്കുറിച്ചു ഇന്നുവരെയും ഗ്രീക്കു സഭക്കും മറ്റു ക്രിസ്ത്യാനികൾക്കും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ഇപ്രകാരം വിശ്വാസ പ്രമാണ -ങ്ങൾ എന്നതു ക്രിസ്ത്യാനികൾ മതസംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഉണ്ടാക്കിയ തീരുമാനങ്ങൾ എന്നർത്ഥം. അവ ദൈവം സഭക്കു കൊടുത്ത പ്രമാണങ്ങൾ അല്ല'. അനന്തരം, "സാധാരണമായി ക്രിസ്ത്യാനികൾക്കിടയിൽ മൂന്ന് പറഞ്ഞുകൊണ്ട് നിഘണ്ടു ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വിവരിക്കുന്നു:-- 1. അപ്പോസ്തല വിശ്വാസപ്രമാണം: ഇതു അപ്പോസ്തലൻമാർ എല്ലാവരുംകൂടി ഉണ്ടാക്കിയതെന്നാണു ആദി ക്രിസ്തീയ പാരമ്പര്യം. എന്നാൽ ഈ പ്രമാണം അവരുടെ കാലത്തു ഉണ്ടാക്കപ്പെട്ടതാണെന്നും, പിതാപുത്ര പരിശുദ്ധാത്മാവിനെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന വിശ്വാസത്തെ അവർ സഭായോഗമായി കൂടുമ്പോൾ ഒരുമിച്ചു ചൊല്ലി വന്നുവെന്നും പറയുന്നതിനു യാതൊരു ഇതു അപ്പോസ്തലൻമാർ ഉപദേശിച്ചതിന്റെ സാരമായിരുന്നു എന്നു പറയുന്നതിലും ആക്ഷേപമില്ല. 2. നിഖ്യാവിശ്വാസപ്രമാണം : ഏകദേശം ക്രി.200 മുതൽ ക്രിസ്തുവിന്റെ തത്വങ്ങളെക്കുറിച്ച് ആദ്യ ക്രിസ്ത്യാനികൾക്കിടയിൽ പല വാദ പ്രതിവാദ -ങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടിൽ ആരിയൂസ് പക്ഷക്കാർ ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് ആക്ഷേപങ്ങൾ പുറപ്പെടുവിച്ചു. അത്താനാസ്യോസ് അവരെ എതിർത്തു. അക്കാലത്തെ റോമാ ചക്രവർത്തിയായിരുന്ന കുസ്തൻതീനോസ് ക്രി . 325 ൽ നിഖ്യായിൽ ഒരു പൊതു സുന്നഹദോസു കൂടി സത്യ ക്രിസ്ത്യാനികൾ ഈ വി ഷയത്തിൽ സ്വീകരിച്ച വിശ്വാസത്തെ പ്രസിദ്ധപ്പെടുത്താൻ എല്ലാ അദ്ധ്യക്ഷൻമാർക്കും വൈ ദിക ശാസ്ത്രജ്ഞൻമാർക്കും കൽപന കൊടുത്തു. അവർ പ്രസിദ്ധപ്പെടുത്തിയ പ്രമാണ -ത്തിൽ യേശുക്രിസ്തു പിതാവിന്റെ തുല്യത്വമുളളവനെന്നല്ല, സാക്ഷാൽ "ത്രിത്വത്തിൽ പിതാവിനോടുകൂടെ ഏകത്വമുളളവൻ' എന്നു പറഞ്ഞിരിക്കുന്നു. ക്രി. 381 ൽ കുസ്തൻതിനോപ്പോലീസ് എന്ന പട്ടണത്തിൽ കൂടിയ പൊതുയോഗത്തിൽ പ രിശുദ്ധാത്മാവ് ത്രിത്വത്തിൽ പിതാവിനോടും പുത്രനോടും കൂടി ഒരാളായിരിക്കു ന്നു എന്ന് സഭാ നേതാക്കൾ തീരുമാനിച്ചു. പരിശുദ്ധാത്മാവ് രണ്ടാളിൽ നിന്നും പുറപ്പെടുന്നു എന്ന ആശയം 5 ഉം 6 ഉം നൂറ്റാണ്ടുകളിലാണ് ഈ പ്രമാണങ്ങളിൽ സ്ഥാനം പിടിച്ചത് . അതുകൊണ്ട് ഈ പ്രമാണം പല നൂറ്റാണ്ടുകളിൽ പല ആളുകളാൽ വളർച്ച പ്രാപിച്ചതാണെന്ന് പറയാം. قسطنطين കോൺസ്റ്റണ്ടിൻ സുന്നഹദോസിന്റെ ഏകോപിച്ച തീരുമാനമോ ഭൂരിപക്ഷ തീരുമാനമോ ആയിരുന്നില്ല അത്. ആയിരക്കണക്കിൽ വൈദിക പ്രമാണികൾ സംബന്ധിച്ചിരുന്നുവെങ്കിലും അവർ അനേകം കക്ഷികളായി പിരിയുകയാണ് ഉണ്ടായത്. അവരിൽ ഒരു കക്ഷി 318 പേരുണ്ടായിരുന്നു. ഈ കക്ഷിയുടെ അഭിപ്രായത്തെ കു സ്തൻതിനോസ് ചക്രവർത്തി പിൻതാങ്ങുകയും അനുകൂലിച്ചു പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്. കൂടുതൽ വിവരം താഴെ കാണാം. قسطنطينية (കാൺസ്റ്റാന്റിനോപ്പിൾ). അത്താനാസ്യോസിന്റെ വിശ്വാസപ്രമാണം: ഇത് അദ്ദേഹത്തിന്റെ കാലശേഷം ഉണ്ടാക്കപ്പെട്ടതാണ്. ഇതിൽ ത്രിത്വത്തെക്കുറിച്ചും, പുത്രൻ ഈ ലോകത്ത് അവതരിക്കുന്നതിനെയും മറ്റു പലതിനെയും കുറിച്ചും, അവ സ്വീകരിക്കാത്തവർക്ക് വരുന്ന ശാപത്തെ കുറിച്ചും പറഞ്ഞിരിക്കുന്നു. വേദവ്യാഖ്യാതാക്കൾ ഉപദേശിച്ച പല തെറ്റുകളെയും ഖണ്ഡിക്കുന്നതിനായി ഈ പ്രമാണം എഴുതപ്പെട്ടു എന്ന് പ ക്രിസ്ത്വബ്ദം 450 ൽ ഉണ്ടാക്കപ്പെട്ടതാണെന്ന് ചിലരും, 700 നും 800 നും ഇടയിൽ ഉണ്ടാക്കപ്പെട്ടതാണെന്ന് മറ്റു ചിലരും പറയുന്നു .(-വേ. പു, നിഘണ്ടു പേജ് 482,483) കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ കാലത്തു നിഖ്യായിൽ വെച്ചുകൂടിയ ക്രിസ്തീയ മഹാസഭയുടെ തീരുമാനം ഏതടിസ്ഥാനത്തിലാണ് ഉണ്ടായതെന്നു ഹിജ്റഃ 400--ാം കൊല്ലത്തിന്റെ അടുത്ത കാലത്തു അലക്സാന്തരീയ്യ ( اسكندرية ) യിലെ പാത്രിയാർക്കീസായിരുന്ന പ്രസ്താവിച്ചതായി ഇബ്നുകഥീർ(റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ സാരം ഇപ്രകാരമാകുന്നു: അവരുടെ ആ വലിയ വിശ്വാസപ്രമാണം ( الامانة الكبيرة ) -വാസ്തവത്തിൽ അതു നിന്ദ്യമായ വഞ്ചനാപ്രമാണം ( الخيانة الحقيرة ) നിർമിച്ച മഹാസഭ കൂടിയത് ക്വുസ്തന്തീന്റെ കാലത്താണ്. രണ്ടായിരത്തിൽപരം ബിഷപ്പു -മാർ അതിൽ സംബന്ധിച്ചു. അവർ 20, 50, 70, 100 എന്നിങ്ങനെ ഏറിയും കൂറഞ്ഞുമു -ളള അനേകം കക്ഷികളായിരുന്നു. ഓരോ കൂട്ടരും ഓരോ പ്രബന്ധം സമർപ്പിച്ചിരുന്നു. ഒരു സംഘത്തിൽ 318 പേരുണ്ടായിരുന്നു. ഇത്രയും ആളുകൾ ഒരു പ്രബന്ധത്തിൽ യോജി ച്ചു കണ്ടപ്പോൾ രാജാവ് അത് സ്വീകരിച്ചു. അദ്ദേഹം ഒരു തത്വജ്ഞാനിയും തന്ത്രജ്ഞ -നുമായിരുന്നു. മറ്റു അഭിപ്രായങ്ങളെല്ലാം അദ്ദേഹം ദുർബലപ്പെടുത്തി. ആ 318 പേരുടെ ഒരു സഭ ഏർപ്പെടുത്തി, അവർക്ക് ചർച്ചുകൾ സ്ഥാപിച്ചുകൊടുക്കുകയും, ഗ്രന്ഥങ്ങളും നിയമങ്ങളും ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ ചെറിയ കുട്ടി -കളുടെ വിശ്വാസം ശരിപ്പെടുത്തുവാനും അവരെ സ്നാനം ചെയ്യിക്കാനും ചൊല്ലിക്കൊ -ടുക്കപ്പെടുന്ന ആ വിശ്വാസപ്രമാണം അവർ നിർമിച്ചു. ഇവരുടെ അനുയായികളാണ് രാജകീയ കക്ഷി ( الملكانية പിന്നീട് മറ്റൊരു മഹാസഭ കൂടുകയുണ്ടായി. അതിലാണ് യാ ക്കോബായ കക്ഷി ( اليعقوبية ) ഉണ്ടായിത്തീർന്നത്. പിന്നീട് മൂന്നാമതൊരു മഹാസഭ കൂടി , അപ്പോ- سعيد بن بطريق ഇദ്ദേഹത്തിന്റെ കാലം ക്രി . 877--940 ആയിരുന്നു.- المنجد മഹാസഭ സുന്നഹദോസ് എന്ന പേരിൽ അറിയപ്പെടുന്ന ക്രി സ്തീയ മഹാസഭ ക്വുസ്തന്തീൻ കുസ്തന്തീനോസ് ( قسطنطين ) . ഈ പേരിൽ റോമാ ചക്രവർത്തിമാരായി ഒന്നിലധികം രാജാക്കൾ ഉണ്ടായിട്ടുണ്ട്. ക്രി. 2 74--337 ൽ ജീവിച്ച 1-ാം ക്വുസ്തന്തീന്റെ കാലത്തും അദ്ദേഹത്തിന്റെ ആവശ്യപ്രകാരവു -മാണ് പ്രസ്തുതസഭയുണ്ടായത്. ഇദ്ദേഹം ക്രിസ്തു മതത്തിന്റെ യഥാർത്ഥ വിശ്വാ -സിയായിരുന്നുവോ, അതല്ല രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടു ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ച ആളാണോ എന്നതിൽ ഭിന്നാഭിപ്രായം കാണാവുന്നതാണ്. സാധാരണയായി ക്രിസ്തീയ പളളികൾക്കു ചർച്ചു ( الكنيسة ) കൾ എന്നു പറഞ്ഞു വരുന്നുവെങ്കിലും "സഭ' എന്നത്രെ ആ വാക്കിന്റെ അർത്ഥം. ഴാണ് നെസ്തോരിയൻ കക്ഷി ( النسطورية ) ഉടലെടുത്തത്. ഇവരെല്ലാം തന്നെ ഈസാമസീഹിൽ ത്രിഭൂതങ്ങളെ സ്ഥാപിക്കുന്നു. പക്ഷേ, അതിന്റെ സ്വഭാവത്തിലും, ദൈവത്വ---മനുഷ്യത്വങ്ങളിലും, രണ്ടും ഒന്നോ അല്ലേ എന്നതിലും, സമ്മിശ്രമാ എന്നതിലും അവർക്ക് ഭിന്നിപ്പാണുളളത്. ഓരോ കക്ഷിയും മറ്റേ കക്ഷിയെ അവിശ്വാസി ( كافر ) യായി ഗണിക്കുന്നു. നാമാകട്ടെ മൂന്നു കക്ഷിയെയും അവിശ്വാസികളായി ഗണിക്കുന്നു.'( ابن كثير ഇബ്നു കഥീർ (റ) ന്റെ ഉദ്ധരണിയിലടങ്ങിയ വിവരങ്ങൾ ശരിയാ -ണെന്ന് പല ക്രൈസ്തവ സഭാചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വി ഷയത്തിലേക്ക് അൽപംകൂടി വ്യക്തത ലഭിക്കുമാറ് കെ.-വി. സൈമൺ എഴുതിയ "െ ക്രെസ്തവ സഭാചരിത്ര' ത്തിലെ ചില വാക്യങ്ങളും അറിയുന്നത് നന്നായിരിക്കും. വിശ്വസിക്കേണ്ടതും ജീവിക്കേണ്ടതും എങ്ങിനെയാണെന്നുളളതിനു പ്രമാണം പഴയ നിയമം. പുതിയ നിയമം എന്നിങ്ങനെ വിഭജിക്കുന്ന ഗ്രന്ഥങ്ങളാണെന്നും , അപ്പോസ്തലൻമാർ തിനു വേണ്ടചട്ടം ചെയ്തിരുന്നുവെന്നും മറ്റും സമർത്ഥിച്ചുകൊണ്ടു ഗ്രന്ഥകാരൻ ആ ഗ്രന്ഥങ്ങളെ -ബൈബ്ളിന്റെ പഴയ നിയമങ്ങളെയും പുതിയ നിയമത്തെയും.-സംബന്ധിച്ചു ഇങ്ങനെ പറയുന്നു:- "ഇതിന്റെ വാചകൻമാർ ഇതിലെ വാക്യങ്ങൾക്കു നേരെയുളളതും തെളിഞ്ഞതുമായ അർത്ഥം ധരിക്കേണ്ടിയിരുന്നു. എങ്കിലും ഈ (ഒന്നാമത്തെ) നൂറ്റാണ്ടിൽ തന്നെ വേദവാക്യങ്ങളിൽ നിന്നു നേരെ കിട്ടുന്ന അർത്ഥത്തെ ഏതാനും ചിന്തകൻമാർ നിര -സിച്ചു. ഇവർ വേദശബ്ദങ്ങൾക്ക് ഇഷ്ടാനുസരണം രൂപകാർത്ഥം അഥവാ ജ്ഞാനാർത്ഥം കൊടുത്ത് മറിച്ചു കളഞ്ഞു. ഇങ്ങിനെ പഴയ നിയമത്തെ കയ്യേറ്റം ചെയ്വാ ൻ യഹൂദതാത്വികന്മാരെപ്പോലെ പുതിയ നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്വാ ൻ ക്രൈസ്തവ തത്വജ്ഞാനികളും ഈ (ഒന്നാം) നൂറ്റാണ്ടിൽ തന്നെ ഉദിച്ചു. ബർണബാസിന്റെ ലേഖനം ഈ വാസ്തവത്തെ ദൃഢീകരിക്കുന്നു. മതോപദേശം എന്തെല്ലാമെ ന്നു അപ്പോസ്തലൻമാർ ഓരോ സന്ദർഭത്തിൽ വെളിപ്പെടുത്തിയെന്നല്ലാതെ താത്വിക മട്ടിൽ മോടി പിടിപ്പിക്കുകയോ ശാസ്ത്രരീത്യാ ക്രമീകരിക്കുകയോ ചെയ്തിട്ടി ക്രിസ്തീയോപദേശങ്ങളുടെ ചുരുക്കം അപ്പോസ്തല വിശ്വാസ പ്രമാണത്തിൽ അടങ്ങിയിരിക്കുന്നു 4-ാം നൂറ്റാണ്ടു മുതൽക്കാണ് ഇതിന് അപ്പോസ്തല വിശ്വാസം എന്ന പേ ർ കൊടുക്കപ്പെട്ടത്. ഇക്കാലത്ത് പൗരാണിക അറിവ് സ്വൽപമെങ്കിലുമുളളവർ ഈ വിശ്വാസപ്രമാണം അപ്പോസ്തല നിർമിതമാണെന്ന് വിചാരിക്കയില്ല. നേരെമറി അപ്പോസ്തല കാലത്ത് പിന്നീട് ഈ മൂന്ന് കക്ഷികളിൽ നിന്നുമായി അനേകം കക്ഷികൾ ഉണ്ടായിത്തീരുകയും, മിക്ക കക്ഷിയും ഓരോ പേരിൽ അറിയപ്പെടുകയും ചെയ്തുവന്നു. ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിലെ ക്രൈസ്തവസഭയുടെ ചരിത്രങ്ങളെ അധികരിച്ചു എഴുതിയതാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരൻ ഒരു ക്രി സ്തുമത പണ്ഡിതനും, മതോപദേഷ്ടാവും, പ്രഗൽഭ സാഹിത്യകാരനുമാ യ കുന്നും പുറത്തു വറുഗീസ് സൈമൺ എന്ന കെ.-വി. സൈമണാകുന്നു. ക്രിസ്തുമതത്തി ലെ വിശ്വാസാചാരങ്ങളിൽ കടന്നു കൂടിയിട്ടുളള പല അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ച് അദ്ദേഹം അതിൽ വിവരിച്ചിരിക്കുന്നു. ക്രി. 1976 ൽ പുറത്തിറങ്ങിയ അതിന്റെ രണ്ടാം പതിപ്പിൽനിന്നാണു നാം ഉദ്ധരിക്കുന്നത്. ഈ വിശ്വാസപ്രമാണം താഴെ കാണാവുന്നതാണ്. എത്രയും ചെറുതായിരുന്ന ഒരു "വിശ്വാസവചനം' അനേക നൂറ്റാണ്ടുകൊണ്ടു വളർന്നു ഈ രൂപത്തിൽ എത്തിയതാണെന്ന് വിശ്വസിക്കുകയത്രെ നമ്മുടെ കൃ ത്യം ധ ഡീൻസ്റ്റാൻലിയുടെ ക്രിസ്തീയോപദേശങ്ങൾ തകഢ ഭാഗം നോക്കുക പ ഇതിൽ ക്രമേണ പുതിയ വാചകങ്ങൾ ചേർത്തതു ഓരോ കാലത്ത് സഭകളിലുണ്ടായ പിശകാഭിപ്രാ -യങ്ങളെ പരിഹരിപ്പാനായിരിക്കണം.' (പേജ് 46) മൂന്ന് വിശ്വാസ പ്രമാണങ്ങളാണ് ക്രിസ്തീയ സഭകളിൽ ഉപയോഗ -ത്തിലിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. 1-ാമത്തേതായി ഗണിക്കപ്പെടുന്ന നിലവിലു -ളള അപ്പോസ്തല പ്രമാണത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ ത്രിമൂ ർത്തികളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ് : "സർവ്വശക്തിയുളള പിതാവായി ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവന്റെ ഏകപുത്രനായി നമ്മുടെ കർത്താവായ യേശുമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഇവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉൽപാദിപ്പിക്കപ്പെട്ടു ജനിച്ചു.' (തുടർന്നു കൊണ്ട്---പുത്രനെപ്പറ്റി---അവൻ കുരിശിൽ തറക്കപ്പെട്ട് മരിച്ചതിനെയും, ഉയിർത്തെഴുനേറ്റു സ്വർഗത്തിലേക്ക് കരേറി പിതാവിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നതിനെയും, ജീവികളോടും മരിച്ചവരോടും ന്യായം വിധിപ്പാൻ വേണ്ടി ഇറങ്ങി വരുന്നതിനെയും കുറിച്ചു ചുരുക്കി പ്രസ്താവിച്ചശേഷം അത് ഇങ്ങനെ തുടരുന്നു:) "പരിശുദ്ധാത്മാവിലും ശുദ്ധമായി പൊതുവിലുളള സഭയിലും ശുദ്ധമുളളവരുടെ സംസർഗത്തിലും പാപ -മോചനത്തിലും ശരീരത്തിന്റെ ഉയർത്തെഴുന്നേൽപിലും നിത്യ ജീവനിലും ഞാൻ വിശ്വസിക്കുന്നു.' (ക്രൈസ്തവ സഭാചരിത്രം പേജ് 46, 47 ൽ നിന്ന്.) അൽപാൽപ വ്യത്യാസത്തോടു കൂടി "സഭാചരിത്ര സംഗ്രഹം' എന്ന ഗ്രന്ഥത്തിലും (പേജ് 402) മറ്റും ഇത് ഉദ്ധരിച്ചു കാണാം. 2-ാമത്തേതായ "നിഖ്യാവിശ്വാസ' പ്രമാണത്തിന്റെ നിലവിലുളള രൂപത്തിൽ പിതാ--- പുത്ര---പരിശുദ്ധാത്മാക്കളെക്കുറിച്ച് കൂടുതൽ വിശേഷണ -ങ്ങൾ കൂട്ടിച്ചേർത്തു കാണാം. അതിലെ വാചകം ഇങ്ങനെയാണ് : "പിതാവായി സർവ്വശക്തനായി ആകാശത്തിന്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ ത്രൈകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സർവ്വത്തിന്റെയും സ്രഷ്ടാവായ ത്രൈകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പേ പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുളള പ്രകാശവും, സത്യദൈവത്തിൽ നിന്നുളള സത്യെ ദെവവും , ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, തത്വത്തിൽ പിതാവിനോട് ഏക -ത്വമുളളവനും, സകല സൃഷ്ടിക്കും മുഖാന്തരമായവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങ -ളുടെ രക്ഷക്കും വേണ്ടി സ്വർഗത്തിൽ നിന്ന് ഇറങ്ങി വിശുദ്ധ തമ്പുരാനെ പ്രസവിച്ച കന്യകാ മറിയായിൽ നിന്ന് ശരീരം ധരിച്ച് മനുഷ്യനായി, പൊ ന്തിയൂസ് പിലാത്തോസിന്റെ നാളുകളിൽ ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ട് കഷ്ടതയനുഭവിച്ച് മരിച്ചടക്കപ്പെട്ട്, തിരുഹിത പ്രകാരം മൂന്നാം ദിവസം ഉയിർത്തെഴുന്നേ സ്വർഗത്തിലേക്ക് ഇതിന്റെ കർത്താവ് റവ. ഡോ. സി വി. ഇ. എബ്രഹാമാകുന്നു . പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചാണ് "വിശുദ്ധ റൂഹാ' എന്നും പറയുന്നത്. റോമാ ചക്രവർത്തിയുടെ കീഴിലുളള ഒരു ഭരണാധികാരിയായിരുന്നു പിലാത്തോസ്. കയറി തന്റെ പിതാവിന്റെ വലത്തു ഭാഗത്തിരുന്നവനും, അവസാനമില്ലാത്ത രാജ്യത്വമുളളവനും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാൻ തന്റെ മഹാ പ്രഭാവത്തോടെ ഇനിയും വരുവാനിരിക്കുന്നവനുമായ യേശു മിശീഹാ ആ യ കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.-സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും , പിതാവിൽ നിന്നു പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബ്യമാരും ശ്ളീഹമാരും മുഖാന്തരം സംസാരിച്ചവനുമായ ജീവനും വിശുദ്ധിയും ഉളള ഏക റൂഹായിലും കത്തോലിക്കായ്ക്കും ശ്ളീഹാക്കും അടുത്ത ഏക വിശുദ്ധസഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.' തുടർന്നുകൊണ്ട് പാപമോചനത്തിനു മാമോദീസ മാത്രമാണെന്ന് ഞങ്ങൾ ഏറ്റു പറയുന്നുവെന്നും , ഉയിർത്തെഴുന്നേൽപിനെയും വരുവാനിരിക്കുന്ന പുതിയ ജീവനെയും നോക്കിപ്പാർക്കുന്നുവെന്നും പ റഞ്ഞുകൊണ്ടാണ് ഈ പ്രമാണം അവസാനിക്കുന്നത്. (സഭാചരിത്ര സംഗ്രഹം പേജ് 401. 402 ഉം മറ്റും നോക്കുക) ഈ വാചകങ്ങളിൽ പലതും യഥാർത്ഥ നിഖ്യാ വിശ്വാസ പ്രമാണത്തിൽ ഇല്ലാത്തതും, പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതുമാണെന്നും, ഇത് പൗരസ്ത്യ സഭകൾ സ്വീകരിച്ചുവരുന്ന നിഖ്യാപ്രമാണത്തിന്റെ രൂപമാണ്പാശ്ചാത്യൻ സഭകൾ അം ഗീകരിച്ചു വരുന്ന രൂപത്തിൽ വ്യത്യാസമുണ്ട്---എന്നും, ഇതിന്റെ അവസാനത്തിൽ തിനെ നിഷേധിക്കുന്നവരെ ശപിക്കുന്ന ചില വാചകങ്ങൾ കൂടി ചേർക്കപ്പെട്ടിരുന്നുവെന്നുമൊക്കെ അതേ ഗ്രന്ഥം തന്നെ പ്രസ്താവിച്ചിരിക്കുന്നു. (പേജ് 74 ഉം 81 ഉം നോക്കുക.) അപ്പോസ്തല പ്രമാണത്തിൽ സ്പർശിച്ചിട്ടില്ലാത്ത പലതും പുത്രന്റെ വിശേഷണങ്ങ -ളായി നിഖ്യാ പ്രമാണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതിനു കാരണം വ്യക്തമാണ്. നിഖ്യാ പ്ര മാണ നിർമാണം നടക്കുന്ന കാലത്തുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളുടെ ഖണ്ഡനാ ർത്ഥം അന്നത്തെ രാജകീയ കക്ഷി സ്വീകരിച്ച സിദ്ധാന്തങ്ങളെ സ്ഥിരപ്പെടുത്തി ഉറപ്പിക്കലാണ് അതിന്റെ പിന്നിലുളള ലക്ഷ്യമെന്ന് പറയേണ്ടതില്ല. എനി മൂന്നാമത്തെയും അത്താനാസ്യോസിന്റെ പേരോടു ചേർത്ത് പറയപ്പെടുന്നതുമായ വിശ്വാസ പ്രമാണത്തിന്റെ കഥ നോക്കിയാൽ, ഇതിലേറെ ആശ്ചര്യ -കരമായി കാണാം. വളരെയധികം വലിച്ചു നീട്ടി ദീർഘിപ്പിച്ചുകൊണ്ടാണ് അതുളളത്. അതോടുകൂടി, അത്രയധികം പൊരുത്തക്കേടുകളും പരസ്പരവൈരുദ്ധ്യങ്ങളും നിറഞ്ഞ മറ്റു വല്ല വാചകങ്ങളും എവിടെയെങ്കിലും കാണപ്പെടുമോ എന്നു പോലും സംശയമാണ്. ദൈർഘ്യഭയം നിമിത്തം അതിൽ നിന്നും ഏതാനും ഉദാഹരണങ്ങൾ മാത്രം ട ചുരുക്കി ഉദ്ധരിക്കാം. അത്താനാസ്യോസിന്റെ വിശ്വാസ പ്രമാണത്തിൽ നിന്നുളള ചില മാതൃ -കകൾ: "(1) പിതാവ് ഒരുവൻ, പുത്രൻ ഒരുവൻ, പരിശുദ്ധാത്മാവ് ഒരുവൻ. എങ്കിലും മൂവരുടെയും ദൈവത്വം ഏകവും മഹത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു. (2) പിതാവ് എങ്ങിനെയുളളവനോ അങ്ങനെയുളളവനാണ് പു ത്രനും പരിശുദ്ധാത്മാവും. (3) മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല (4) ഓരോരുവനും നിത്യനാണ്, എന്നാലും മൂന്ന് നിത്യൻമാര -ല്ല, ഒരു നിത്യനേയു-- ള്ളൂ. (5) പിതാവ് സർവ്വശക്തൻ ,പുത്രൻ സർവ്വശക്തൻ, പരിശുദ്ധാത്മാവ് സർവ്വശക്തൻ, എന്നാലും സർവ്വശക്തൻ ഒന്നു മാത്രം. (6) പിതാവ് ദൈവം ,പുത്രൻ ദൈവം, പരിശുദ്ധാത്മാവ് ദൈവം , എന്നാലും ദൈവം ഏകനാകുന്നു. (7) പിതാവും പുത്രനും പരിശുദ് ധാത്മാവും കർത്താക്കളാണ്, ന്നാലും കർത്താവ് ഒരുവൻ മാത്രം. (8) മൂവരും ദൈവവും കർത്താവുമാണെന്ന് ഏറ്റു പറയാൻ നിർബന്ധിക്കുന്നതുപോലെത്തന്നെ മൂന്ന് ദേവൻമാരോ മൂന്നു കർത്താക്കളോ ഉെണ്ടന്ന് പറയുന്നതി നെ "ക്രിസ്തീയ സത്യം' നമ്മെ വിലക്കുന്നു. (9) ത്രിത്വത്തിൽ ആരും മുമ്പനോ പിമ്പനോ അല്ല. വലിയവനോ ചെറി -യവനോ അല്ല. സമനിത്യൻമാരും സകലത്തിലും സമൻമാരുമാകുന്നു. (10) അതുകൊണ്ട് സകലത്തിലും ഏകത്വത്തെ ത്രിത്വത്തിലും ത്രിത്വത്തെ ഏകത്വത്തിലും ആരാധിക്കേണ്ടതാകുന്നു. (11) കർത്താവായ യേശു പിതാവിന്റെ തത്വത്തിൽ നിന്നു ജനിച്ച ദൈവ വും മാതാവിന്റെ തത്വത്തിൽ നിന്നു ജനിച്ച മനുഷ്യനുമാകുന്നു. (12) അവൻ ദൈവത്വത്തിൽ പിതാവിനു സമനും മനുഷ്യത്വത്തിൽ പിതാവിന് കീഴ്പ്പെട്ടവനുമാകുന്നു. (13) അവൻ ദൈവവും മനുഷ്യനുമാണെങ്കിലും രണ്ടാളല്ല. ഒരു ക്രിസ്തുവത്രെ.' ഇങ്ങനെ പോകുന്നു ആ പട്ടിക യേശുക്രിസ്തുവിനു ദൈവപുത്രസ്ഥാനവും, യേശുവിനും പരിശുദ്ധാത്മാവിനും പരിപൂർണ അർത്ഥത്തിലുളള ദൈവത്വപദവിയും വകവെച്ചു കൊടുക്കുവാൻ ആവശ്യമെന്ന് അതതു കാലത്തെ ക്രിസ്തീയാചാര്യൻമാർക്ക് തോന്നിയ വിശേഷണങ്ങളും, എതിരഭിപ്രായക്കാരുടെ വാദങ്ങളെ ഖണ്ഡിക്കുവാൻ വേണ്ടി അതതു കാലങ്ങളിൽ നിർമിക്കേണ്ടി വന്ന വിശേഷണങ്ങളും ഓരോ അവസരങ്ങളിൽ പിന്നീട് ച്ചർക്കപ്പെട്ടിട്ടുളളതുകൊണ്ടാണ് അപ്പോസ്തലപ്രമാണത്തെക്കാൾ നിഖ്യാപ്രമാണത്തിലും, നിഖ്യാപ്രമാണത്തെക്കാൾ ഈ പ്രമാണത്തിലും വിശദീകരണങ്ങൾ കൂടിക്കൂടി വന്നത്. ത്രിത്വത്തിലെ മൂന്നാമത്തെ മൂർത്തിയായ പരിശുദ്ധാത്മാവിനെ സംബന്ധിച്ചു പറയു -കയാണെങ്കിൽ -ദൈവമെന്നും ദൈവഗുണങ്ങൾ തികഞ്ഞവനെന്നുമൊക്കെ ക്രിസ്ത്യാനി -കൾ പറഞ്ഞു സാമാന്യ നിർവ്വചനമെങ്കിലും ന ൽകി സ്വയം സമാധാനിക്കുവാൻ അവർക്ക് ഇക്കാലം വരെ സാധിച്ചിട്ടില്ല . വേദപുസ്തക നിഘണ്ടു തന്നെ പറയുന്നതു നോക്കുക: "പരിശുദ്ധാത്മാവിനെക്കുറിച്ച് തിരുസഭയിൽ നടപ്പുളളെ പാതു വിശ്വാസം നിഖ്യാ പ്രമാണത്തിൽ ഇപ്രകാരം കാണുന്നു': കർത്താവും ജീവനെ നൽകുന്നവ -നും, പിതാ- ഫാദർ എം. വി. ജോർജ്ജ് എഴുതിയതും, 'ദൈവശാസ്ത്ര സാഹിത്യ പ്രസിദ്ധീകരണ സമിതി' (തിരുവല്ല) പ്രസിദ്ധീകരിച്ചതുമായ 'ഞ ങ്ങൾ വിശ്വസിക്കുന്നു' എന്ന ഗ്രന്ഥത്തിന്റെ 10--13 പേജുകളിലും മറ്റു പല ക്രിസ്തീയ ഗ്രന്ഥ -ങ്ങളിലും പൂർണരൂപം കാണാവുന്നതാണ്. വിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനും നാടും പുത്രനോടും കൂടെ ആരാധിക്കപ്പെടുന്നവനും, പ്രവാചകൻമാരാൽ മുന്നറിയിക്ക -പ്പെട്ടവനുമായ പരിശുദ്ധാത്മാവിനെയും ഞാൻ വിശ്വസിക്കുന്നു.' അത്താനാസ്യോസി ന്റെ പ്ര മാണത്തിൽ "പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും ആകുന്നു , ഉണ്ടാ -ക്കപ്പെട്ടവനുമല്ല. സൃഷ്ടിക്കപ്പെട്ടവനുമല്ല, ജനിക്കപ്പെട്ടവനുമല്ല, പുറപ്പെ -ടുന്നവനത്രെ' എന്നു പറഞ്ഞിരിക്കുന്നു. കിഴക്കിനടുത്ത സുരിയാനീ സഭകളിൽ ഉപയോഗത്തിലിരിക്കുന്ന നിഖ്യാപ്രമാണത്തിൽ "പിതാവിൽ നിന്ന് പുറപ്പെട്ട് പിതാവിനോടും പുത്രേ നാടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും' എന്നാണ് പദപ്രയോഗം. പരി -ശുദ്ധാത്മാവിന്റെ പുറപ്പാടിനെപ്പറ്റി പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ വലിയ വാഗ്വാദം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പടിഞ്ഞാറൻ സഭയും കിഴക്കൻ സഭയും ഭിന്നിച്ചു പിരിയുകയാണ് ചെയ്തത് (വേദ പുസ്തക നിഘണ്ടു പുറം 229) പുത്രനെപ്പറ്റി പലതും പറഞ്ഞു സ്വയം തൃപ്തി അടയുവാൻ ക്രിസ്ത്യാനികൾക്ക് കഴിഞ്ഞിട്ടുളളതുപോലെ, പരിശുദ്ധാത്മാവിന് ഒരേകദേ ശ നിർവ്വചനമെങ്കിലും നൽകുവാൻ അവർക്കു സാധിച്ചിട്ടില്ലെന്നും, ഇന്നും അതൊരു തർക്കവിഷയ -മാണെന്നുമാണല്ലോ ഇതിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, വിശ്വാസപ്രമാണ -ങ്ങളിലെ വാക്കുകളിൽ തന്നെ പരസ്പരം വ്യത്യസ്തമായ നിർവ്വചനങ്ങളാണുളളതെന്നും, ഒരേ വിശ്വാസപ്രമാണത്തിന്റെ പദ പ്രയോഗങ്ങളിൽപോലും സഭകൾക്കിടയിൽ ഭിന്നിപ്പാ -ണുളളതെന്നും നിഘണ്ടുവിന്റെ ഈ ഉദ്ധരണി ചൂണ്ടിക്കാട്ടുന്നു. ഈസാ നബി- (-അ) യടക്കം എല്ലാ പ്രവാചകൻമാരും ഏകദൈവ വിശ്വാസത്തിലേക്കായിരുന്ന ജനങ്ങളെ ക്ഷണിച്ചിരുന്നതെന്ന് തീർച്ച തന്നെ. ന്റ പുതിയനിയമത്തിലും പഴയനിയമത്തിലും ഇതിനു തെളിവുണ്ട് താനും. ഒരു ശാസ്ത്രി വന്ന് "എല്ലാറ്റിലും മുഖ്യമായ കൽപനയേതെന്ന് ചോദിച്ചപ്പോൾ യേശുമറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: "എല്ലാറ്റിലും മുഖ്യകൽപനയോ? യിസ്രായേലേ കേ ൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും കൂടി സ്നേഹിക്കണം എന്നാകുന്നു.' (ലൂക്കോസ്; 12 ൽ 28-30) യേശു പറഞ്ഞ ഈ വാക്യം അതുപോലെ പഴയ നിയമത്തിലും കാണാം. (ആവർത്തന പുസ്തകം: 6 ൽ 4 നോക്കുക.) ത്രിത്വത്തിൽ മൂന്ന് വരുന്നതിനെ മറച്ചു പിടിക്കുവാൻ വേണ്ടിയുളള ഒരു ഉപായമെന്ന നിലക്കാണ് അവർ "ത്രിയേക സിദ്ധാന്ത' മെന്നും "െ ത്രെയേക ദൈവ' മെന്നും മറ്റുമുളള പേരുകൾ പ്രയോഗിച്ചു വരുന്നത്. പരിപൂർണമായ അർത്ഥത്തിൽതന്നെ ദൈവത്വമുളള മൂന്ന് മൂർത്തി ) കൾ ചേർന്നതാണ് ദൈവമെന്നും, അതേ സമയത്ത് ദൈവം ഏകൻ തന്നെയാണെന്നുമാണല്ലോ ക്രിസ്തുമതത്തിന്റെ അടിത്തറ. മൂന്നെണ്ണം ചേർന്നാൽ ഒന്നാകുന്നതെ -ങ്ങനെ ? എന്നൊരു പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നിൽ ഓരോന്നിനെക്കുറിച്ചും ക്രിസ്തീയ സാഹിത്യങ്ങളിൽ "മൂർത്തി, ഭൂതം, ആൾ, വ്യക്തി, വ്യക്തി -ത്വം, അവൻ' എന്നിങ്ങനെ പല വാക്കുകളിലും വിശേഷിപ്പിക്കാറുണ്ട്. ദൈവത്തെപ്പറ്റി "ഒരുവൻ' എന്ന് പറയാതെ പകരം "ഏകൻ' എന്ന പ്രയോഗമാണ് ക്രിസ്തീയഗ്രന്ഥങ്ങൾ അധികവും ഉപയോഗിക്കാറുളളത്. ഇതിനും ചില ദുർന്യായങ്ങൾ അവർക്ക് പറയുവാനുണ്ട്. ("വേ. പു. പദങ്ങൾ' എന്ന നിഘണ്ടു നോക്കുക.) ചോദ്യം പ്രാഥമിക ബുദ്ധിയുളള ആരും ചോദിക്കുമല്ലോ. താൽ ക്കാലികമായ മുട്ടുശാന്തിയെന്നോണം ഈ ചോദ്യത്തിനു പലതരം ഉത്തരങ്ങളും ക്രിസ്തുമ ത സാഹിത്യങ്ങളിൽ സ്ഥലം പിടിച്ചു കാണാം. പാമരബുദ്ധികളായ ചിലരെയെങ്കിലും പകിട്ടാക്കുവാൻ ഉതകുന്ന ഒന്നിലധികം സൂത്രമാർഗങ്ങൾ ഇതിന് അവർ ഉപയോഗപ്പെ -ടുത്താറുളളതിൽ ചിലതു മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം: (1) "ഒന്ന്' എന്ന സംഖ്യയെ വേറെ ഒരു "ഒന്നി' ലും അതിനെ വീണ്ടും ഒരു "ഒന്നി' ലും പെരുക്കിയാൽ ഉത്തരം "ഒന്ന്' എന്നുതന്നെയാണല്ലോ കിട്ടുക. (അതായത് മൂന്ന് "ഒന്ന്' കളെ കൂട്ടിയാൽ "മൂന്ന്' എന്ന് പറയുന്നത് ഇവിടെ ശരിയല്ലെന്ന് ചുരുക്കം . (2) ഒരു വ്യക്തി ഒരേ സമയത്ത് മന്ത്രിയും, ഭർത്താവും, കച്ചവടക്കാരനും ആകാം. ഇതുകൊണ്ട് അയാൾ മൂന്ന് വ്യക്തിയാകുന്നില്ലല്ലോ. (3) സൂര്യന് താപവും, രശ്മിയും, വെളിച്ചവും സൂര്യൻ മൂന്നെണ്ണമാകുന്നില്ലല്ലോ. (4) വിദ്യുച്ഛക്തി ശബ്ദമായും, പ്രകാശമായും ചലനമായും പ്രത്യക്ഷപ്പെടാറുളളതുകൊണ്ട് വിദ്യുച്ഛക്തിയും മൂന്നെണ്ണമാകുന്നില്ല-. (5) ഒരു പെട്ടിയുടെ നീളവും , വീതിയും , ഉയരവും വ്യത്യസ് ത അളവിലാകുന്നതിനാൽ പെട്ടിയുടെ ഏകത്വത്തിനു അത് തടസ്സമാകുന്നില്ല. ഇങ്ങനെ പ ലതും ക്രിസ്തീയ സാഹിത്യങ്ങളിൽ -പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ലൂഥറൽ ചർച്ചുകാരുടെ ഗ്രന്ഥങ്ങളിൽ വിശേഷിച്ചും - പൊതുജനങ്ങളെ ആകർഷിക്കുന്ന ഭാഷയിൽ സ്ഥലം പി ടിച്ചു കാണാം. ഇവയെപ്പറ്റി കൂടുതൽ സംസാരിക്കുവാനുളള സ്ഥാനം മറ്റൊന്നായ -തുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്താവിക്കുന്നില്ല. സ്വൽപമെങ്കിലും ബുദ്ധി യും ചിന്തയുമുളളവർ ഇത്തരം മറുപടി കേൾക്കുമ്പോൾ ആശ്ചര്യപൂർവ്വം പായേക്കുന്നതാണ്. ത്രിത്വവാദം പോലെ നിലവിലുളള ക്രിസ്തുമത സിദ്ധാന്തങ്ങളി ൽ പ്രധാനപ്പെട്ട പലതിന്റെയും സാക്ഷാൽ ഉറവിടം വി. പൗലോസ് എന്നറിയപ്പെടുന്ന ശൗലാകുന്നുവെന്ന് ക്രിസ്തീയ ഗ്രന്ഥങ്ങൾ പരിശോധിക്കുന്ന ആർക്കും വ്യക്തമാകുന്നതാണ്. നിഘണ്ടുവിലും മറ്റുമായി ചിലപ്പോഴെല്ലാം അവരത് സന്ദർഭവശാൽ വ്യക്തമാക്കാറുമുണ്ട്. എന്നാൽ, യേശുവിന്റെ ദൈവപുത്രത്വം കൂടുതൽ ഊന്നിപ്പറഞ്ഞ ആൾ ഒരു സുവി -ശേഷ കർത്താവായി അറിയപ്പെടുന്ന യോഹന്നാനാണത്രെ. ആദ്യത്തെ മൂന്ന് സുവി -ശേഷങ്ങളെപ്പറ്റി ചിലത് പ്രസ്താവിച്ച ശേഷം നിഘണ്ടു (498 -ാം പേജിൽ) പറയുന്നു: "അനന്തരം യോഹന്നാൻ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് തെളിയിക്കുന്നതിനുദ്ദേശിച്ച് പുതുതായി വേറൊരു സുവിശേഷമെഴുതി' . പൌലോസ് എന്ന ശൗലിനെപ്പറ്റി പറയുകയാണെങ്കിൽ നിഘണ്ടു പറയുന്നതുപോലെ "സ്തോയിക്ക്' എന്ന തത്വ ശാ സ്ത്രത്തിൽ നിപുണനായിരുന്നു. ഒരു മനുഷ്യൻ എപ്പോഴും ബുദ്ധിയനുസരിച്ച് നട -ക്കണം; അതനുസരിച്ച് തന്നെത്തന്നെ ഭരിക്കണം; സർവ്വ ദൈവവാദം ശരിയാണ് എന്നിങ്ങനെ പലതും അടങ്ങിയതായിരുന്നു ആ തത്വശാസ്ത്രം. (നിഘണ്ടു പേജ് 257 ഉം 56 0 ഉം നോക്കുക.) ആദ്യകാലങ്ങളിൽ ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പല തത്വശാസ്ത്രങ്ങൾക്കുംവിശേഷിച്ചു യവന തത്വശാസ്ത്ര സിദ്ധാന്തങ്ങൾക്ക്വളരെയധികം സ്വാധീനം ക്രിസ്തുമത സിദ്ധാന്തങ്ങളിൽ ചെലുത്തുവാൻ സാധിച്ചിട്ടുണ്ട്. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാൻ നിവൃത്തിയില്ല. പണ്ഡിതപടുക്കളായ പലരും ചൂണ്ടിക്കാട്ടുകയും, സ്ഥാപിക്കുകയും ചെയ്തിട്ടുളളതുപോലെ (ചില ക്രിസ്തീയ ഗ്രന്ഥങ്ങളിലും ഇതിനനുകൂലമായ പല പ്രസ്താവനകളും ഉണ്ട് താനും) ഹിന്ദു മതം മുതലായ വിഗ്രഹ മതാനുയായികളുടെ തത്വശാസ്ത്രങ്ങളിൽ നിന്നാണ് യ ഥാർത്ഥത്തിൽ ത്രിത്വവാദവും, ത്രിയേകത്വവാദവും ഉടലെടുത്തിരിക്കുന്നത്. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നീ ത്രിമൂർത്തികൾ ചേർന്നതാണല്ലോ ബ്രാഹ്മണമതത്തിലെ ദൈവം. ഇതു -പോലെ, യേശുക്രിസ്തുവിനെപ്പറ്റി ഹിന്ദുക്കളും, ബുദ്ധദേവനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നുമുണ്ട്. മേലുദ്ധരിച്ച ക്രിസ്തീയ രേഖകളിൽ നിന്നും വിവരണത്തിൽ നിന്നുമായി ഇത്രയും സംഗതികൾ വ്യക്തമാണ്:- (1) ത്രിത്വോപദേശം, ത്രിയേകത്വ സിദ്ധാന്തം ,പരിശുദ്ധാത്മാവ് മുതലായവ സംബന്ധിച്ച് ക്രിസ്ത്യാനികൾ അവരുടെ മതത്തിന്റെ മൂലോപദേശങ്ങളായി ഗണിച്ചു വരുന്ന മിക്ക സിദ്ധാന്തങ്ങൾക്കും അവർ വേദപുസ്തകങ്ങളായി അംഗീകരിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ നിന്നോ, യേശുക്രിസ്തുവിന്റെ വചനങ്ങളിൽ നിന്നോ അവ ർക്ക് ശരിയായ തെളിവുകളൊന്നും ഉദ്ധരിക്കുവാനില്ല. (2) പൗരാണിക കാലം തൊട്ട് ഇന്നുവരെയും അതാതു കാലത്തെ പണ് ഡിത പുരോഹിത വർഗത്തിന്റെയും, അതാതു കാലത്തെ പരിതഃസ്ഥിതികളുടെയും ഹിതമനുസരിച്ച് അതാത് കാലങ്ങളിൽ രൂപകൽപന ചെയ്യപ്പെട്ടവ മാത്രമാണവ. (3) പിന്നീട് കാലക്രമത്തിൽ അവയെല്ലാം ചോദ്യംചെയ്യപ്പെടാത്ത മതസിദ്ധാന്തങ്ങളായി അംഗീകരിക്കപ്പെട്ടു വരുകയും ചെയ്തു. (4) ക്രിസ്തുമത സിദ്ധാന്തങ്ങളിൽ മുഖ്യസ്ഥാനം കൽപിക്കപ്പെടുന്ന ടിസ്ഥാന തത്വങ്ങൾ പോലും യുക്തിക്കോ, ബുദ്ധിക്കോ, ന്യായത്തിനോ സ്ഥാനം കൽപിക്കപ്പെടാത്തവയാകുന്നു. എന്നിരിക്കെ, ഭിന്നിപ്പും, വിയോജിപ്പും, പരസ്പര വൈരുദ്ധ്യ -വും, അസ്ഥിരതയുമെല്ലാം അവയുടെ കൂടെപ്പിറവിയുമായിരിക്കുക സ്വാഭാവികമാകുന്നു. അതെ, യേശുക്രിസ്തുവിനെ സംബന്ധിച്ച് ക്രിസ്ത്യാനികൾ വെച്ചു പുലർത്തുന്ന അനേക വിശ്വാസ സിദ്ധാന്തങ്ങളും, ശ്രീകൃഷ്ണനെപ്പറ്റി ഹിന്ദുക്കളും , ശ്രീബുദ്ധനെപ്പറ്റി ബുദ്ധമതക്കാരും വിശ്വസിച്ചു വരുന്നത് പോലെത്തന്നെയാണെന്ന്- ( دعوة الحق ) ' എന്ന പേരിൽ റബാത്വിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പ്രധാന ഔദ്യോഗിക മാസികയുടെ 1974 മേയ് മാസ (ഹി. 1394 റബീ-ഉൽ ആഖിർ) ലക്കത്തിലെ പഠനാർഹമായ ഒരു ലേഖന പരമ്പരയിൽ -ഉസ്താദ് തൗഫീക്വ് അലി വഹ്ബ എന്ന പണ്ഡിതൻ സ്ഥാപിച്ചിരിക്കുന്നു. ആധികാരിക ഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നവയിൽ നിന്ന് കൃഷ്ണനെയും യേശുവെയും താര -തമ്യപ്പെടുത്തുന്ന 45 ഉദ്ധരണികളും , ബുദ്ധനെയും യേശുവെയും താരതമ്യപ്പെ -ടുത്തുന്ന 46 ഉദ്ധരണികളും , ഓരോന്നിനോടും - അക്ഷരത്തിലോ അർത്ഥത്തിലോ - സദൃ -ശ്യങ്ങളായ ക്രിസ്തുമത ഗ്രന്ഥങ്ങളിൽ നിന്നുളള ഉദ്ധരണികളും നിരത്തിവെ -ച്ചുകൊണ്ടാണ് അദ്ദേഹം അത് സ്ഥാപിച്ചിരിക്കുന്നത്. മർഹൂം മക്തി തങ്ങളുടെ ചില ഗ്രന്ഥങ്ങളിലും ഇതിന് ചില ഉദാഹരണങ്ങൾ കാണാം. വിഭാഗം - 24
4:172لَّن يَسۡتَنكِفَ ٱلۡمَسِيحُ أَن يَكُونَ عَبۡدٗا لِّلَّهِ وَلَا ٱلۡمَلَـٰٓئِكَةُ ٱلۡمُقَرَّبُونَۚ وَمَن يَسۡتَنكِفۡ عَنۡ عِبَادَتِهِۦ وَيَسۡتَكۡبِرۡ فَسَيَحۡشُرُهُمۡ إِلَيۡهِ جَمِيعٗا
(172) അല്ലാഹുവിനു അടിമയായിരിക്കുവാൻ (ഈസാ) "മസീഹ്' വൈമനസ്യം കാണിക്കുകയേ ചെയ്കയില്ല ; (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവരായ മലക്കുകളും (ചെയ്ക) ഇല്ല. അവനെ ആരാധിക്കുന്നതിനെപ്പറ്റി ആർ വൈമനസ്യം കാണിക്കുകയും, അഹംഭാവം കാണിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവൻ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടിയേക്കുന്നതാണ്. (172) വൈമനസ്യം (മടി) കാണിക്കുകയേ ഇല്ല. മസീഹ് അദ്ദേഹം ആയിരിക്കുവാൻ اللهِ അല്ലാഹുവിന് അടിമ لا َ م ْ لا മലക്കുകളും ഇല്ല സാമീപ്യം നൽകപ്പെട്ട (അടുപ്പം സിദ്ധിച്ച) വരായ വല്ലവരും (ആർ) വൈമനസ്യം കാണിക്കുന്നതായാൽ അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയും എന്നാലവൻ ഒരുമിച്ചു കൂട്ടിയേക്കും, വഴിയെ കൂട്ടും ْ ُ ഗ അവരെ അവങ്കലേക്ക് َ ِ يع ً ا മുഴുവനും ഈസാ (അ) നെ റബ്ബും ഇലാഹും (രക്ഷാകർത്താവും ആരാധ്യദൈവവും) ആക്കിവെക്കുകയാണല്ലോ ക്രിസ്ത്യാനികൾ ചെയ്യുന്നത്. എന്നാൽ, അദ്ദേ -ഹത്തിന്റെ സ്വന്തം നിലപാടെന്താണ്? അല്ലാഹുവിന്റെ അടിമയായിരിക്കുന്നതിൽ ഒട്ടും അപമാനമോ , വൈമനസ്യമോ, അഹംഭാവമോ ഒരു കാലത്തും ബാധിക്കാത്ത ആളാണദ്ദേഹം. അദ്ദേഹമെന്നു മാത്രമല്ല, അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച പരിശുദ്ധരായ മല -ക്കുകളുടെ സ്ഥിതിയും اللها (അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നായിരുന്നുവെങ്കിൽ അതിൽ അവർ ധാരാളം പരസ്പരവ്യത്യാസം കെണ്ടത്തുക തന്നെ ചെയ്യുമായിരുന്നു. ) എന്ന് 82--ാം വചനത്തിൽ അല്ലാഹു പ റഞ്ഞതിനു പ്രത്യക്ഷത്തിൽ തന്നെ ഉദാഹരണങ്ങളാണവ. സൂ: വെച്ച് എനി യും പലതും കാണാവുന്നതാണ്. അല്ലാഹുവേ ! കോപത്തിനു വിധേയമായ യഹൂദരുടെയും, മാ ർഗം തെറ്റിപ്പോയവരായ ക്രിസ്ത്യാനികളുടെയും പാതയല്ലാത്ത - നീ സൻമാർഗം നൽകി അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സ്വിദ്ദീക്വുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവർ സ്വീകരിച്ചു വന്ന പാതയിൽ -നീ ഞങ്ങളെ വഴിചേർത്തു തരേണമേ ! ഞങ്ങൾക്ക് നീ നേർമാ ർഗം കാണിച്ചു തന്നതിനു ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കാതിരിക്കേണമേ, റബ്ബേ ! അങ്ങനെത്തന്നെ. എനി ഈസാ നബിയും മലക്കുകളും എന്നല്ല, ആർ തന്നെയും അല്ലാഹുവിന്റെ അടിയാൻമാരായികൊണ്ട് അവനെ ആരാധിക്കാൻ വൈമനസ്യം കാണിക്കുകയോ, ഗർവ്വു നടിക്കുകയോ ചെയ്യുന്ന പക്ഷം അല്ലാഹു അവരെ വെറുതെ വിടുമെന്ന് കരുതേ-−. ഒന്നൊഴിയാതെ അവരെ മുഴുവനും അവൻ തന്റെ മുമ്പിൽ ഹാജരാക്കി നടപടി എടുക്കുക തന്നെ ചെയ്യും. ആ നടപടി എന്തായിരിക്കുമെന്ന് ടുത്ത വചനത്തിൽ വിവരിക്കുന്നുമുണ്ട്. അല്ലാഹുവിന്റെ അടിമ ആയിരിക്കുന്നതിനെ സാക്ഷാൽകൃതമാക്കുന്നത് അവന് ആരാധന ചെയ്യുന്നത് മൂലമാണെന്ന് ഈ വചനത്തിൽ നിന്ന് മ നസ്സിലാക്കാം. ഉടമസ്ഥത കൊണ്ടുളള അടിമ എന്നും, ആരാധന കൊണ്ടുളള അടിമ-- - രണ്ടുതരം ع َ ب ْ د (അടിമ) കൾ ഉെണ്ടന്നും, ഒന്നാമത്തേതിന്റെ ബഹുവചനം ع َ بيد എന്നും രണ്ടാമത്തേതിന്റെ ബഹുവചനം ع ِ ب َ اد എന്നുമാണെന്നും ഇമാം റാഗിബ് (റ) പ്രസ്താവിച്ചത് നാം മുമ്പൊരിക്കൽ ചൂണ്ടിക്കാട്ടിയിട്ടുളളതാണ്.
4:173–175فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡ وَيَزِيدُهُم مِّن فَضۡلِهِۦۖ وَأَمَّا ٱلَّذِينَ ٱسۡتَنكَفُواْ وَٱسۡتَكۡبَرُواْ فَيُعَذِّبُهُمۡ عَذَابًا أَلِيمٗا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيّٗا وَلَا نَصِيرٗا
يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُم بُرۡهَٰنٞ مِّن رَّبِّكُمۡ وَأَنزَلۡنَآ إِلَيۡكُمۡ نُورٗا مُّبِينٗا
فَأَمَّا ٱلَّذِينَ ءَامَنُواْ بِٱللَّهِ وَٱعۡتَصَمُواْ بِهِۦ فَسَيُدۡخِلُهُمۡ فِي رَحۡمَةٖ مِّنۡهُ وَفَضۡلٖ وَيَهۡدِيهِمۡ إِلَيۡهِ صِرَٰطٗا مُّسۡتَقِيمٗا
(173) എന്നിട്ടപ്പോൾ, യാതൊരുകൂട്ടർ വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നുവോ. അവർക്ക് അവരുടെ പ്രതിഫലങ്ങളെ അവൻ നിറവേറ്റിക്കൊടുക്കുകയും, അവന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്യും. എന്നാൽ, വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തവരാകട്ടെ അവരെ അവൻ വേദനയേറിയ ശിക്ഷ ശിക്ഷിക്കും : അല്ലാഹുവിനു പുറമെ ഒരു രക്ഷാധികാരിയാകട്ടെ, സഹായകനെയാകട്ടെ അവർ തങ്ങൾക്കു കണ്ടെത്തുകയുമില്ല. (174) ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കൽ നിന്ന് നിങ്ങൾക്ക് (ഖണ്ഡിതമായ) രേഖ വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് നാം സ്പഷ്ടമായ ഒരു പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു. (175) എന്നാൽ, യാതൊരുകൂട്ടർ അല്ലാഹുവിൽ വിശ്വസിക്കുകയും , അവനെ മുറുകെ പിടി (ച്ചു രക്ഷപ്രാപി) ക്കുകയും ചെയ്തുവോ, അവരെ അവൻ തന്റെ വക കാരുണ്യത്തിലും, അനുഗ്രഹത്തിലും പ്രവേശിപ്പിച്ചേക്കും. (നേരെ) ചൊവ്വായ ഒരുപാതയിൽ, തന്റെ അടുക്കലേക്ക് അവൻ അവരെ നയിക്കുകയും ചെയ്യും. (173) -എന്നാലപ്പോൾ, അങ്ങനെ, അപ്പോൾ ّ َ ِ ين َഅآم َ ن ُ وا ا വിശ്വസിച്ചവർ പ്രവർത്തിക്കുകയും ചെയ്ത الص സൽക്കർമങ്ങളെ അവർക്കവൻ നിറവേറ്റിക്കൊടുക്കും, പൂർണമായി കൊടുക്കും അവരുടെ പ്രതിഫല--ങ്ങൾ അവർക്കവൻ വർദ്ധിപ്പിക്കുകയും ചെയ്യും തന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്ന് اഅا എന്നാൽ യാതൊരുവരാകട്ടെ അവർ വൈമനസ്യം കാണിച്ചു അഹംഭാവം നടിക്കുകയും ചെയ്തു അവരെ അവൻ ശിക്ഷിക്കും വേദനയേറിയ ശിക്ഷ അവർ കെണ്ടത്തുകയുമില്ല ْ ُ ഭ ل َ അവർക്ക് اللها അല്ലാഹുവിനെ കൂടാതെ, പുറമെ ഒരു രക്ഷാകർത്താവിനെ, കൈകാര്യക്കാരനെ, മിത്രത്തെ ഒരു സഹായകനെയും ഇല്ല (174) മനുഷ്യരേ നിങ്ങൾക്ക് വന്നിട്ടുണ്ട് (ഖണ്ഡിത)രേഖ, തെളിവ് നിങ്ങളുടെ റബ്ബിങ്കൽനിന്ന് നിങ്ങൾക്ക് നാം ഇറക്കുകയും ചെയ്തിരിക്കുന്നു ن ُ ور ً ا ഒരു പകാശം സ്പഷ്ടമായ, വ്യക്തമായ (175) اഅا എന്നാൽ യാതൊരുകൂട്ടർ اللها ِ ب അവർ അല്ലാഹുവിൽ വിശ്വസിച്ചു അവനെ മുറുകെ പിടിക്കുക (അവനിൽ രക്ഷ പ്രാപിക്കുക) യും ചെയ്തു അവരെ അവൻ പ്രവേശിപ്പിച്ചേക്കും അനുഗ്രഹത്തിൽ م ِ ن ْ ه ُ അവനിൽ നിന്നുളള, അവന്റെ അനുഗ്രഹത്തിലും, ദയവിലും അവരെ വഴി ചേർക്കുക (നയിക്കുക)യും ചെയ്യും തന്റെ അടുക്കലേക്ക് ഒരു പാതയിൽ ചൊവ്വായ, നേരെയുളള യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയം സ്പഷ്ടമാണ്. 176. (നബിയേ) അവർ നിന്നോട് (മത) വിധി തേടുന്നു. പറയുക: "അല്ലാഹു നിങ്ങൾക്കു 'കലാലത്തി' ന്റെ ധ പിതാവും സന്താനവുമില്ലാത്ത അനന്തരാവകാശത്തിന്റെ പ കാര്യത്തിൽ വിധി പ്രസ്താവിക്കുന്നു.' (അതായത്) ഒരു മനുഷ്യൻ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടും നാശ (മരണ) മടഞ്ഞുവെങ്കി ൽ, അപ്പോൾ , അവൻ വിട്ടുപോയതിന്റെ (സ്വത്തിന്റെ) പകുതി അവൾക്കുണ്ടായിരിക്കും. അവൾ (മരണമടഞ്ഞവൾ) സന്താനമില്ലെങ്കിൽ, അവൻ ധ സഹോദരൻ പ അവളെ അനന്തരമെടുക്കുക ധ മുഴുവൻ സ്വത്തിനും അവകാശിയാവുക പ യും ചെയ്യുന്നതാണ്. എനി, അവർ (സഹോദരിമാർ) രണ്ടാളാണെങ്കിൽ അവർക്ക് അയാൾ വിട്ടുപോയതിൽ (സ്വത്തിൽ) നിന്നു മൂന്നിൽ രണ്ടംശമുണ്ടായിരിക്കും. അവർ പുരുഷൻമാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോൾ , ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങൾ പിഴച്ചുപോകുമെന്നുളളതിനാൽ, അല്ലാഹു നിങ്ങൾക്ക് വിവരിച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
4:176يَسۡتَفۡتُونَكَ قُلِ ٱللَّهُ يُفۡتِيكُمۡ فِي ٱلۡكَلَٰلَةِۚ إِنِ ٱمۡرُؤٌاْ هَلَكَ لَيۡسَ لَهُۥ وَلَدٞ وَلَهُۥٓ أُخۡتٞ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ يَرِثُهَآ إِن لَّمۡ يَكُن لَّهَا وَلَدٞۚ فَإِن كَانَتَا ٱثۡنَتَيۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوٓاْ إِخۡوَةٗ رِّجَالٗا وَنِسَآءٗ فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۗ يُبَيِّنُ ٱللَّهُ لَكُمۡ أَن تَضِلُّواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ
(176) അവർ നിന്നോട് (മത) വിധി തേടുന്നു ق ُ ل ِ പറയുക ُ َّ اللها അല്ലാഹു നിങ്ങൾക്കു വിധി നൽകുന്നു َ ِ في ِ لا َ ْ لا കലാലത്തി (ന്റെ കാര്യത്തി) വല്ല മനുഷ്യനും (ആയി) എങ്കിൽ ه َ ل َ ك َ നാശമടഞ്ഞു (മരിച്ചു) അവന് ഇല്ലാതെ ٌ َ َ و സന്താനം, ഒരു കുട്ടി ُ َ َ و അവന് ഉണ്ടുതാനും أ ُ خ ْ ت ٌ ഒരു സഹോദരി എന്നാലവൾക്കുണ്ട് യാതൊന്നിന്റെ പകുതി ت َ ر َ ك َ അവൻ വിട്ടുപോയ و َ ه ُ و َ അവൻ അവളെ അവകാശമെടുക്കും, അവൾക്ക് അവകാശിയാവും സൂറത്തിന്റെ ആദ്യ വചനങ്ങളിൽ അനന്തരാവകാശ നിയമങ്ങളടക്കം ധനസംബന്ധമായ പല നിയമങ്ങളെയും കുറിച്ചായിരുന്നുവല്ലോ പ്രതിപാദിച്ചിരുന്നത്. പിന്നീട് സംസാരഗതി പല വശങ്ങളിലേക്ക് വ്യാപിച്ചശേഷം, അവസാനം വീണ്ടും ആദ്യ വിഷയത്തിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സൂറത്തിന്റെ ഇതര ഭാഗങ്ങൾ അവതരിച്ചു കുറേ കഴിഞ്ഞ ശേഷമാണ് ഈ വചനം അവതരിച്ചതെന്ന് പല രിവായത്തുകളിൽ നിന്നും വ്യക്തമാകുന്നു. ജാബിറുബ്നു-അബ്ദില്ലാ (റ) പറഞ്ഞുകേട്ടതായി മുഹമ്മദ്ബ്നുൽമുൻക്വദിർ (റ) ഉദ്ധരിക്കുന്നു : ഞാൻ രോഗിയായി സുബോധമില്ലാതായിരിക്കുമ്പോൾ റസൂൽ എന്റെ അടുക്കൽ വന്നു. തിരുമേനി വുദ്വൂ ചെയ്തു. പിന്നീട് അവിടുന്ന് എന്റെ മേൽ വെളളം ഒഴിച്ചു. അല്ലെങ്കിൽ ഒഴിക്കുവിൻ എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് ബോധം വന്നു. ഞാൻ പറഞ്ഞു : "എനിക്ക് 'കലാലത്താ' യിട്ടല്ലാതെ അനന്തരവകാശമെടുക്കാൻ ആളില്ല. അവകാശം എങ്ങനെയായിരിക്കും?' അപ്പോൾ അല്ലാഹു അനന്തരാവകാശത്തിന്റെ ഈ ആയത്ത് അവതരിപ്പിച്ചു. (അ ; ബു ; മു.) പിതാക്കളോ സന്താനങ്ങളോ ആയ അനന്തരാവകാശികളില്ലാതിരിക്കുന്നതിനാണ് ِ َ ك َ لا (കലാലത്ത്) എന്ന് പറയുന്നതെന്ന് 12--ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. റസൂൽ തിരുമേനിയോട് കലാലത്തിനെക്കുറിച്ച് ഉമർ (റ) ചോദിച്ചുവെന്നും, "തനിക്ക് സൂറത്തുന്നിസാ-ഇലെ അവസാന ആയത്തായ ഉഷ്ണകാലത്ത് അവതരിച്ച ആയത്ത് മതിയാകും.' എന്ന് തിരുമേനി ഉത്തരം പറഞ്ഞു -വെന്നും ഹദീഥിൽ വന്നിരിക്കുന്നു. (അ; മു; ദാ; തി.)' കലാലത്തിനെ സംബന്ധിച്ചു രണ്ട് ആയത്തുകൾ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്; അവയിൽ സൂറത്തിന്റെ ആദ്യത്തി -ലുളള ഒന്നാമത്തേത് (12--ാം വചനം) ശൈത്യകാലത്ത് അവതരിച്ചതാകുന്നു; അതിൽ അൽപം അവ്യക്തതയുണ്ട്; രണ്ടാമത്തേത് സൂറത്തിന്റെ അവസാനത്തിലുളള (ഈ) ആയത്താകുന്നു : അത് ഉഷ്ണകാലത്തും അവതരിച്ചു; അതിൽ കൂടുതൽ വിവരമുണ്ട്.' എന്നിങ്ങനെ ഖത്വാബീ (റ) പ്രസ്താവിച്ചിരിക്കുന്നു. ഇതിൽ നിന്ന് പ്രസ്തുത ഹദീഥി ൽ ഉഷ്ണകാലത്തെ ആയത്ത് എന്ന് പറഞ്ഞതിന്റെ താൽപര്യം മനസ്സിലായല്ലോ. അവകാശികളായി മക്കൾ ഇല്ലാതിരുന്നാൽ - പിതാക്കൾ ഉണ്ടായിരുന്നാൽ പോലും - "കലാലത്താ'യി തീരുമെന്നും ഒരഭിപ്രായമുണ്ട്. ഉമർ (റ ) നെ സംബന്ധിച്ച് ഇതിൽ വ്യത്യസ്തങ്ങളായ രിവായത്തുകൾ കാണാവുന്നതാണ്. അവ ഉദ്ധരിച്ചശേഷം അവസാനമായി ഇബ്നു കഥീർ(റ) ഇങ്ങനെ പറയുന്നു: "ആ വിഷയത്തിൽ അബൂബക്ർ (റ) ഇല്ലെങ്കിൽ അവൾക്ക് സന്താനം എനി അവർ (സഹോദരികൾ) ആയിരുന്നാൽ രണ്ട് ആളുകൾ എന്നാൽ ആ രണ്ടാൾക്കുണ്ടായിരിക്കും الث മൂന്നിൽ രണ്ടംശം അവൻ (അയാൾ) വിട്ടുപോയതിൽ നിന്ന് അവർ ആയിരുന്നാൽ സഹോദരങ്ങൾ ر ِ ج َ الا പുരുഷൻമാരായ സ്ത്രീകളും എന്നാൽ ആണിനുണ്ട് അംശംപോലെ, ഓഹരിയുടെ അത്ര الأن രണ്ടു പെണ്ണിന്റെ اللها അല്ലാഹു വിവരിച്ചു തരുന്നു ل َ ُ م ْ നിങ്ങൾക്ക് നിങ്ങൾ പിഴക്കുമെന്നതിനാൽ, പിഴക്കാതിരിക്കുവാൻ ُ َّ اللها َ و അല്ലാഹുവാകട്ടെ എല്ലാ കാര്യത്തെപ്പറ്റിയും ٌ ع َ ل ِ അറിയുന്നവനാകുന്നു. നോട് എതിരഭിപ്രായം പ്രകടിപ്പിക്കാൻ ഞാൻ ലജ്ജിക്കുന്നു' എന്ന് ഉമർ (റ) പറഞ്ഞതായി ഇബ്നു ജരീർ(-റ) ഉദ്ധരിച്ചിരിക്കുന്നു. മക്കളും പിതാക്ക ളും ഇല്ലാതിരിക്കലാണ് കലാലത്ത് എന്നായിരുന്നു അബൂബക്ർ(-റ) പറഞ്ഞിരുന്നത്. സ്വിദ്ദീക്വ് (റ) പറഞ്ഞിരുന്ന പ്രകാരമാണ് സ്വഹാബികളിലും, താബി-ഉകളിലും മുൻകാല ത്തും പിൽകാലത്തുമുളള ഇമാമുകളിലും ഭൂരിപക്ഷം ആളുകളുടെയും നാലു മദ്ഹബു -കളുടെ ഇമാമുകളുടെയും, പ്രധാന ഫുക്വഹാക്കളുടെയും, എല്ലാ രാജ്യങ്ങളിലുമുളള പണ് ഡിതൻമാരുടെയും മുഴുവൻ അഭിപ്രായം. ക്വുർ-ആനിൽ നിന്ന് വ്യക്തമാകുന്നതും ഇതു ത ന്നെ ഈ വചനത്തിൽ പ്രസ്താവിക്കപ്പെട്ട പ്രധാന സംഗതികൾ ഇങ്ങനെ സം്ര ഗഹിക്കാം: (1) ഒരാൾക്ക് സന്താനമില്ലാതെയും ഒരു സഹോദരി ഉണ്ടായിരി ക്കെയും അയാൾ സഹോദരിക്ക് അയാൾ വിട്ടുപോകുന്ന സ്വത്തിന്റെ പകുതി ലഭിക്കും. കലാലത്തിന്റെ ഉപാധിയായി മക്കളില്ലാതെ മര -ണമടയുക എന്നേ ഈ വചനത്തിൽ പ്രസ്താവിച്ചിട്ടുളളൂപിതാവില്ലാതിരിക്കുകയെന്ന ഉപാധി കലാലത്തിന്റെ നിർവ്വചനത്തിൽ മേൽ സൂചി -പ്പിച്ച അഭിപ്രായവ്യത്യാസത്തിന് കാരണം. ഒരു വസ്തുത പ്രത്യേകം ഗൗനിക്കേണ്ടതായുണ്ട് : അയാൾക്ക് - മരണമടഞ്ഞ സഹോദരിയുണ്ടായിരുന്നാൽ അവൾ പകുതി സ്വത്തുണ്ടായിരിക്കും എന്നാണ് അല്ലാഹു പറയുന്നത്. സഹോദരിയോടൊപ്പം മരണപ്പെട്ട ആളുടെ പിതാവ് കൂടി ഉണ്ടായിരുന്നാൽ അവൾക്ക് പകുതി ലഭിക്കുകയില്ലെന്ന് മാത്രമല്ല, അനന്തരാവകാശമായി ഒന്നും തന്നെ ല ഭിക്കുകയുമില്ല. ഇതിൽ തർക്കമില്ലാത്തതാകുന്നു. എന്നിരിക്കെ, കലാലത്തിന്റെ ഉപാധിയായി സന്താനമില്ലാതിരിക്കുക എന്ന് മാത്രമേ ഇവിടെ പറയപ്പെട്ടിട്ടുള്ളുവെങ്കിലും പി താവില്ലാതിരിക്കുക കൂടി -പ്രത്യേകം പറയാതെത്തന്നെമനസ്സിലാക്കാവു -ന്നതാണ്. (2) മരണപ്പെട്ടത് സ്ത്രീയായിരുന്നു, അവൾക്ക് സന്താനവുമി -ല്ല, സഹോദരൻ ഉണ്ടുതാനും. ഇങ്ങനെ വരുമ്പോൾ അവളുടെ സ്വത്തിനു മുഴുവനും ആ സഹോദരൻ അവകാശിയായിത്തീരും. പിതാവ് കൂടി ഇല്ലാതിരിക്കുക എന്ന ഉപാധി ഇവിടെയും മുകളിൽ പറഞ്ഞതുപോലെത്തന്നെ. പിതാവുണ്ടാകുന്ന പക്ഷം സഹോദരന് അവകാശം ലഭിക്കുകയില്ല. എനി, മരണപ്പെട്ട ആൾക്ക് സന്താനവും പിതാവുമില്ലെങ്കിലും ഭർത്താവ്, അല്ലെങ്കിൽ ഉമ്മയൊത്ത സഹോദരൻ എന്നിങ്ങനെ നിശ്ചിത ഓഹരി നിർണയിക്കപ്പെട്ടിട്ടുളള വേറെ , അവരുടെ ഓഹരി കഴി ച്ചു ബാക്കിയുളളതേ അപ്പോൾ സഹോദരനു ലഭിക്കുകയുളളൂ. ഇതു ഇവിടെ മാത്രമുളള വിധിയല്ല. വേറെ അവകാശികളില്ലാതെ തനിയെ വരുമ്പോൾ "അസ്വബഃ' എന്ന നിലക്ക് മുഴുവൻ സ്വത്തിനും അവകാശിയായി വരുന്ന എല്ലാ രൂപത്തിലും ഇങ്ങനെത്തന്നെയാകുന്നു. നബി ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: "നിർണയിക്കപ്പെട്ട ഓഹരികൾ അവയുടെ ആൾക്കാർക്ക് ചേർത്തുകൊടുക്കുവിൻ. എന്നിട്ട് ഓഹരികൾ കഴിച്ച് ബാക്കി വരുന്നത് പുരുഷൻമാരിൽ ഏറ്റവും അടുത്ത് ബന്ധപ്പെട്ട ആണിനുളളതാണെന്ന് . (ബു; മു.) സഹോദരർ അവർ സ്വത്ത് സമമായി ഭാഗിച്ച് ടുക്കേണ്ടതാകുന്നു. (3) കലാലത്തായി മരണപ്പെടുന്ന ആൾക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നാൽ സ്വത്തിന്റെ മൂന്നിൽ രണ്ടംശമായിരിക്കും അവകാശം. രണ്ടിലധികം പേരുണ്ടായിരുന്നാലും അങ്ങനെത്തന്നെ. (4) എനി സഹോദരങ്ങൾ ആണും പെണ്ണും പണ്ണിന്റെ അത്ര ഒരു പകുതി പെണ്ണിന് - എന്ന തോതിൽ അവർ ഭാഗിച്ചെടുക്കണം. ഒന്ന് രണ്ട് സംഗതികൾ ഇവിടെ ഓർമിക്കേണ്ടതുണ്ട്: 1) സഹോദരൻ എന്നും സഹോദരി എന്നും ഇവിടെ പറഞ്ഞത് മാതാവും പിതാവും ഒത്തതോ, പിതാവ് മാത്രം ഒത്തതോ ആയ സഹോദര സഹോദരികളെ ഉദ്ദേശിച്ചാകുന്നു. മാതാവ് മാത്രം ഒത്ത സഹോദര സഹോദരിമാരുടെ അവകാ -ശം, ഒരാളാകുമ്പോൾ ആറിലൊന്നും, ഒന്നിലധികം മൂന്നിലൊന്നുമാണെന്ന് മുമ്പ് 12--ാം വചനത്തിൽ പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്. 2) സന്താനമില്ലാത്തപ്പോൾ സഹോദരിക്ക് പകുതിക്ക് അവകാശ ഇവിടെ പറഞ്ഞത് നിർണയിക്കപ്പെട്ട ഓഹരി എന്ന നിലക്കുളള അവകാശമാണ്. അസ്വബഃ എന്ന നിലക്കും ചിലപ്പോൾ സഹോദരിക്ക് പകുതി ലഭിച്ചെന്നും വരും. ദാഹരണമായി: ഒരു മകളും ഒരു സഹോദരിയും മാത്രം അവകാശികളായി മകൾക്ക് നിർണയിക്കപ്പെട്ട ഓഹരിയായി പകുതി ലഭിക്കുന്നു. ബാക്കി വരുന്ന പകുതി അസ്വബഃ യെന്ന നിലക്ക് സഹോദരിക്കായിരിക്കുമെന്ന് ഹദീഥുകളാൽ സ്ഥാപിതമായിട്ടുണ്ട്. ഭൂരിപക്ഷാഭിപ്രായവും അങ്ങനെത്തന്നെ 'അസ്വബഃ' ( عصبة ) എന്ന വാക്കിന്റെ ഉദ്ദേശ്യത്തെപ്പറ്റി മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. കലാലത്ത് സംബന്ധമായ വിധികൾ വിവരിച്ചശേഷം അവസാനമായി അല്ലാഹു സത്യവിശ്വാസികളെ ഉണർത്തുന്നതു നോക്കുക : നിങ്ങൾ വഴിപിഴച്ചു അല്ലാഹു നിങ്ങൾക്ക് വിവരിച്ചു തരുകയാണ് എന്ന്. اللها അറിയായ്മ മൂലമോ, മതനിയമങ്ങൾ വേണ്ടതുപോലെ വ്യവസ്ഥ ചെയ്യെ പ്പട്ടിട്ടില്ലാത്തത് നിമിത്തമോ നിങ്ങൾ നേർമാർഗം വിട്ടു പിഴച്ചുപോകരുതെന്ന് വെച്ചാണ് ഇങ്ങനെയൊക്കെ വിവരിച്ചു തരുന്നതെന്ന് സാരം. നിങ്ങളുടെ നൻമ സ്ഥിതി ചെയ്യുന്നത് ഏതിലാണ് - എങ്ങനെ ഓഹരി ചെയ്യുന്നതിലാണ് -കൂടുതൽ നൽകേണ്ടത് ആർക്കൊക്കെയാണ് എന്നിത്യാദി കാര്യങ്ങളെല്ലാം തന്നെ അറിയുന്നവൻ അല്ലാഹുവാണല്ലോ. അതെ, അവൻ എല്ലാ കാര്യത്തെക്കുറിച്ചും വേണ്ടതുപോലെ അറിയുന്നവനാകുന്നു.( ُ َّ اللها ഇസ്ലാമിലെ സ്വത്തവകാശ നിയമത്തിൽ , ആണിന്റെ പകുതി അവകാശം മാത്രം പെണ്ണിന് നിശ്ചയിച്ചതിലും, ചില അവകാശികൾക്ക് മറ്റേവരെക്കാൾ മുൻഗണന നൽകിയതിലുമൊക്കെ വിമർശനം നടത്താറുളള കുബുദ്ധികൾക്ക് തക്കതായ ഒരു താക്കീതും മറുപടിയും കൂടിയാണ് ഈ അവസാനത്തെ വാക്യം. ( الحجة البالغة ആقل ? + ഒക: ഖ ഏ51 ത ' ഥ 4'' 1 ദണ ച ! ച