QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Qasas

ٱلْقَصَص

Muhammad Amani Moulavi (d. 1987) · Surah 28 · 88 verses

28:1–4

طسٓمٓ

تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ

نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ

Passage continues through verse 28:4.

ആമുഖം: മക്കയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം (52 മുതൽ വരെ ആയത്തുകൾ മദീനഃയിൽ അവതരിച്ചതാണെന്നും 85-ാം വചനം മദീനഃയിലേക്കുള്ള ഹിജ്റഃ മദ്ധ്യേ ജുഹ്ഫഃയിൽ അവതരിച്ചതാണെന്നും മുക്വാത്തിൽ (റ ) പ്രസ്താവിച്ചിരിക്കുന്നു.) പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "ത്വാസീൻമീം' (2) ഇവ സ്പഷ്ടമായ വേദഗ്രമ്ല ത്തിലെ സൂക്തങ്ങളാകുന്നു. (3) വിശ്വസിക്കുന്ന ജനങ്ങൾക്ക്വേ ണ്ടി, മൂസായുടെയും, ന്റെയും വൃത്താന്തത്തിൽനിന്ന് (ചില ത്) യഥാർത്ഥനിലയിൽ നിനക്ക് നാം ഓതിത്തരുന്നു. (4) നിശ്ചയമായും, നാട്ടിൽ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവൻ (പല) കക്ഷികളാക്കുകയും ചെയ്തു. അവ രിൽ ഒരു ആൺകുട്ടികളെ അറുകൊല നടത്തു കയും, അവരുടെ പെണ്ണുങ്ങളെ ( ) ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിന്മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. പ ജീവിക്കുവാൻ വിടു കയും ചെയ്തുകൊണ്ട് അവൻ ബല ഹീനമാക്കിയിരുന്നു. നിശ്ചയമായും, അവൻ കുഴപ്പമുണ്ടാക്കുന്നവരിൽ പെട്ട വനായിരുന്നു. (1) "ത്വാസീൻമീം' (2) ഇവ, അവ വേദഗ്രമ്ലത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് സ്പഷ്ടമായ, വ്യക്തമായ (3) നാം ഓതി ത്തരുന്നു നിനക്ക് മൂസായുടെ വൃത്താന്തത്തിൽ നിന്ന് ന്റെയും യഥാർത്ഥനിലയിൽ, മുറപ്രകാരം ഒരു ജനതക്ക് വേണ്ടി അവർ വിശ്വസിക്കുന്നു (4) നിശ്ചയമായും പൊങ്ങച്ചം കാണിച്ചു, ഔന്ന ത്യംകാണിച്ചു ഭൂമിയിൽ (നാട്ടിൽ) അവൻ ആക്കുകയും ചെയ്തു അതിലെ ആളുകളെ പല കക്ഷികൾ അവൻ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുർ∫ലമാക്കിയിരുന്നു അവരിൽനിന്നൊരു വിഭാഗത്തെ അറുകൊലചെയ്തുകൊണ്ട് അവരുടെ ആൺമക്കളെ ജീവിക്കാൻ വിടു കയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു അവരുടെ പെണ്ണുങ്ങളെ നിശ്ചയ മായും അവനായിരുന്നു കുഴപ്പക്കാരിൽ, നാശമുണ്ടാക്കുന്നവരിൽ (പെട്ടവൻ) ഉപദേശം കേട്ടു ഗ്രഹിക്കുവാനും, ദൃഷ്ടാന്തങ്ങൾ ചിന്തിച്ചു പാഠം പഠിക്കുവാനും മുന്നോട്ട് വരുന്നത് വിശ്വാസികളായ ആളുകളായിരിക്കുന്നത് കൊണ്ടാണ് "വിശ്വസിക്കുന്ന ജനങ്ങൾ വേണ്ടി ഓതിത്തരുന്നു' എന്ന് പറഞ്ഞത്. വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകുകയില്ലല്ലോ. പ്രജാധിപത്യത്തിന്റെയും, ജനാധിപത്യത്തിന്റെയും യുഗമെന്ന് ഘോഷിക്കപ്പെടുന്ന ഇക്കാ ലത്ത് പോലും സ്വജനപക്ഷപാതവും സാധുമർദ്ദനവും നടമാടുന്നത് സാധാരണമാണ ല്ലോ. എന്നിരിക്കെ, സ്വേച്ഛാധിപതിയായ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയേ ണ്ടതുണ്ടോ?! ഈജിപ്തിലെ പൂർവ്വനിവാസികളായ ക്വിബ്ത്വി (കൊപ്ത്തി)കൾ ഭരണക ക്ഷിയായ ഉന്നതവർഗമെന്നും, യൂസുഫ് നബി (അ)യുടെ കാലം മുതൽ അവിടെ കുടി യേറിപ്പാർത്തുവന്ന കേവലം അടിമകളായ അധമവർഗമെന്നും വിഭജിക്ക പ്പെട്ടിരുന്നു. കാലാന്തരത്തിൽ തങ്ങളുടെ പൂർവ്വപിതാക്കളായ നബി (അ)യുടെയും, യൂസുഫ് നബി (അ)യുടെയും മാർഗത്തിൽ നിന്ന് വളരെ അധികം വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും ക്വിബ്ത്വികളിൽ നിന്നും ഏറെക്കുറെ വ്യത്യസ്തമായ മതാചാരങ്ങളും സംസ്കാരപാരമ്പര്യവുമായിരുന്നു അവർക്കുള്ളത്. വർഗവിവേചനത്തിന് ഇതും കാരണമായിരുന്നു. അങ്ങനെ, വെറും മൃഗതുല്യരായി ഗണിക്ക പ്പെടുകയും, അനേകം അക്രമ മർദ്ദനങ്ങൾക്ക് അവർ വിധേയരാവുകയും ചെയ്തു. അതേ സമയത്ത് സംഖ്യാ വർദ്ധനവ് ക്വിബ്ത്വികളിൽ അസൂയയും ഭയവും തങ്ങളുടെ ഭരണം തന്നെ നഷ്ടപ്പെടുവാൻ അത് കാരണമായേക്കുമോ എന്നായി. ഒടുക്കം ജനിക്കുന്ന ആൺകുട്ടികളെയെല്ലാം അറുകൊലചെ യ്യാൻ കൽപിച്ചു. ബൈബ്ൾ ഇൗ സംഭവം ഇങ്ങനെ വിവരിക്കുന്നു: "യോസേഫും സഹോദര ൻമാരെല്ലാ വരും ആ തലമുറ ഒക്കെയും മരിച്ചു. യിസ്റായേൽ മക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ട് നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയൊരു രാജാവ് മിസ്റായീമിൽ ഉണ്ടായി. അവൻ തന്റെ ജനത്തോട്; യിസ്റായേൽ ജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോട് പൊരുതി ഇൗ രാജ്യം വിട്ടുപൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്ന് നാം അവരോട് ബുദ്ധിയായി പെരുമാറുക. അങ്ങനെ, കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകൻമാരെ ആക്കിസ്ല എന്നാൽ അവർ പീഡിപ്പിക്കുംതോറും ജനം പെരുകി വർദ്ധിച്ചുസ്ല സൂതികർമിണികളോട് എബ്രായ സ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ ത്തിന് ചെന്നുപ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം. പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്ന് കൽപിച്ചുസ്ല' (പുറ പ്പാട്, അദ്ധ്യായം 1) എന്നാൽ അല്ലാഹുവിന്റെ ഉദ്ദേശ്യം നേരെ മറിച്ചായിരുന്നു:-
28:5–6

وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ

وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ

(5) നാട്ടിൽ ബലഹീനരായി ഗണി ക്കപ്പെടുന്നവർക്ക് ദാക്ഷിണ്യം ചെയ്യണ മെന്ന് നാമും ഉദ്ദേശിക്കുന്നു; അവരെ നേതാക്കൻമാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്യാനും (നാം ഉദ്ദേശിക്കുന്നു); (6) നാട്ടിൽ അവർക്ക് സ്വാധീനം നൽകുകയും, ഹാമാന്നും അവരുടെ സൈന്യ ങ്ങൾക്കും തങ്ങൾ അവരിൽനിന്ന് ഏതൊ ന്നിനെക്കുറിച്ച് ജാഗരൂകരായിരു ന്നുവോ ആ കാര്യം (അനുഭവത്തിൽ) കാണിച്ചുകൊടുവാനും (നാം ഉദ്ദേശി ക്കുന്നു). (5) (സൗകര്യം, സ്ഥാനം) നൽകുവാനും അവർക്ക് ഭൂമിയിൽ നാം കാട്ടിക്കൊടുക്കുവാനും ഹാമാന്നും അവർ രണ്ടാ ളുടെയും സൈന്യങ്ങൾക്കും അവരിൽനിന്ന് യാതൊന്ന് (ഒരു കാര്യം) അവർ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന അല്ലാഹു ലോകത്ത് നടത്താറുള്ള ഒരു പൊതുനടപടിക്രമമാണ് ഇവിടെ ചൂണ്ടിക്കാട്ടു ന്നത്. അതായത്, അക്രമവും, ധിക്കാരവും അതിരുകവിഞ്ഞ ജനതയെ നശിപ്പിച്ചു മർദ്ദിതരും പാവപ്പെട്ടവരുമായി കഴിയുന്ന ജനതക്ക് പ്രതാപവും സ്വാധീനവും നൽകുക. ഇതിന് ചരി ത്രത്തിൽ എത്രയോ ഉദാഹരണങ്ങൾ കാണാവുന്നതാണ്. മന്ത്രിയായിരുന്നു ഹാമാൻ.
28:7

وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ

(7) മൂസായുടെ മാതാവിന് നാം ബോധനം നൽകി: "അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ച് നിനക്ക് പേടി യുണ്ടായാൽ അവനെ നദിയിൽ ഇട്ടേ ക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസ നിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്റെ അടുക്കലേക്ക് തിരി ച്ചുകൊണ്ട് വരുന്നതും, അവനെ "മുർസലു' കളിൽ (ദൈവദൂതൻമാരിൽ) പെട്ടവനാക്കുന്നതുമാകുന്നു.' (7) നാം ബോധനം (സ്വകാര്യസന്ദേശം) നൽകി മൂസായുടെ മാതാവിന് നീ അവന് മുലകൊടുക്കുക എന്ന് എന്നിട്ട് നീ പേടിച്ചാൽ അവനെക്കുറിച്ച് അപ്പോൾ നീ ഇടുക നദിയിൽ, ജലാശയത്തിൽ, സമുദ്ര ത്തിൽ നീ ഭയപ്പെടരുത് നീ വ്യസനിക്കയും അരുത് നിശ്ചയമായും നാം അവനെ മടക്കിക്കൊണ്ടുവരുന്നവരാണ് (തിരിച്ചുതരുന്നതാണ്) നിനക്ക്, നിന്നിലേക്ക് അവനെ ആക്കുന്നവരുമാണ് മുർസലുകളിൽ പെട്ട(വൻ) ആൺകുട്ടികളെ കണ്ടമാനം കൊന്നൊടുക്കിയിരുന്ന കാലത്താണ് മൂസാ നബി (അ)യുടെ ജനനം. മാതാവിന് തന്റെ കുഞ്ഞിനെപ്പറ്റി കഠിന ഭയമുണ്ടായിരിക്കു മെന്ന് പറയേണ്ടതില്ല. ഈ സന്ദർഭത്തിലാണ് അല്ലാഹു മേൽകണ്ടപ്രകാരം തോന്നിപ്പിച്ചു കൊണ്ട് അവർക്ക് മന മാധാനം നൽകുന്നത്. അവർ കുട്ടിയെ ഒരു പെട്ടിയിലാക്കി നൈൽ നദിയിലിട്ടു.
28:8

فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ

(8) എന്നിട്ട്, തങ്ങൾക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാൻവേ ണ്ടി, ആൾക്കാർ അവനെ (നദിയിൽനിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഹാമാ നും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു. (8) എന്നിട്ട് അവനെ കണ്ടെടുത്തു ആൾക്കാർ അവൻ ആയിരിക്കുവാൻ അവർക്ക് ശത്രു വ്യസനവും, ദുഃഖവും നിശ്ചയമായും ഹാമാനും അവരുടെ സൈന്യങ്ങളും അവരായിരുന്നു പിഴച്ചവർ, അബദ്ധം പിണഞ്ഞവർ അവരും അവരുടെ സർവസ്വവും നശിക്കുവാനും, അവരെ തീരാദുഃഖത്തിലാഴ്ത്തു വാനും കാരണഭൂതനായി കലാശിക്കുന്ന ആ കുഞ്ഞിനെ അവരുടെ കൈക്ക് തന്നെ അല്ലാഹു രക്ഷപ്പെടുത്തി. നൈൽനദിയിലൂടെ ഒഴുകിപ്പോകുകയായിരുന്ന ആ കുട്ടിയെ എടുത്തു രക്ഷപ്പെടുത്തുകവഴി അവർ തങ്ങൾക്ക് തന്നെ വമ്പിച്ച ആപത്ത് വലിച്ചിടുകയാണ് ചെയ്ത ത്. ആ കുട്ടി പെട്ടവനായിരിക്കാമെന്നും, അവനെ കൊലപ്പെടുത്തണ മെന്നും ഉത്തരവിടാതിരുന്നില്ല. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചത് ലാള നയിൽ തന്നെ കുട്ടി വളരണമെന്നായിരുന്നു.
28:9

وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ

(9) ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു നിങ്ങൾ കൊലപ്പെടുത്തരുത്; "ഇവൻ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കിൽ നമുക്കിവനെ ഒരു സന്താന മായി സ്വീകരിക്കാം.' അവരാകട്ടെ, (യാഥാർത്ഥ്യം) അറിഞ്ഞിരുന്നില്ല. (9) പ റ ഞ്ഞു സ്ത്രീ (ഭാര്യ) കൺകുളിർമ യാണ് (മന ന്തോഷമാണ്) എനിക്ക് അങ്ങേക്കും, നിനക്കും നിങ്ങളവനെ കൊലപ്പെടുത്തരുത് അവൻ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം അല്ലെങ്കിൽ നമുക്കവനെ ആക്കാം, സ്വീകരിക്കാം സന്താനമായി, കുട്ടിയായി അവരാകട്ടെ അറിഞ്ഞിരുന്നില്ല
28:10–12

وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ

وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ

۞وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ

(10) മൂസായുടെ മാതാവിന്റെ ഹൃദയം (അസ്വാസ്ഥ്യം നിമിത്തം) ശൂന്യമായിത്തീർന്നു. അവളുടെ മനിന് നാം ദാർഢ്യം നൽകിയിട്ടില്ലായി രുന്നുവെങ്കിൽ, നിശ്ചയമായും അവൾ അത് ധ ആ രഹസ്യം പ വെളിപ്പെടുത്തി യേക്കുമായിരുന്നു! അവൾ വിശ്വസിക്കു ന്നവരിൽപെട്ടവളാകുവാൻ വേണ്ടി യത്രെ (നാം അങ്ങനെ ചെയ്തത്). (11) അവൾ അവന്റെ ധ മൂസാ യുടെ പ സഹോദരിയോട്; "നീ അവന് പിന്നാലെ ചെന്നന്വേഷിക്കുക' എന്ന് പറഞ്ഞു. എന്നിട്ട്, അവൾ അവനെപ്പറ്റി അക ലെനിന്ന് കണ്ടുമനിലാക്കി; അവരാ കട്ടെ അറിഞ്ഞിരുന്നിതുമില്ല. (12) (സഹോദരി വരുന്നതിന്) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവന് നിരോധിക്കുകയും ചെയ്തു. അപ്പോൾ, അവൾ പറഞ്ഞു: "നിങ്ങൾക്കുവേണ്ടി ഇവനെ ഏറ്റെടു ക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് നിങ്ങൾക്ക് ഞാൻ അറിവ് തരട്ടെയോ? അവർ ഇവന് ഗുണകാംക്ഷികളായിരിക്കുന്ന തുമാണ്. കുട്ടിയെ കണ്ടപ്പോൾ ഭാര്യക്ക് അലിവും ആവേശവും തോന്നി. തങ്ങൾക്ക് അവനെ ലാളിച്ചും ഓമനിച്ചും കൊണ്ടിരിക്കാം, ഒരു പോറ്റുകുട്ടിയായി വളർത്താം. അവൻ മുഖാന്തരം ഭാവിയിൽ വല്ല ഗുണവും കിട്ടിയേക്കാം, ഏതായാലും അവനെ വധിച്ചുകൂടാ എന്നൊക്കെയായിരുന്നു രാജ്ഞിയുടെ പക്ഷം. അങ്ങനെ മൂസാ (അ) വധത്തിൽനിന്ന് രക്ഷ പ്പെട്ടു. സംഭവിക്കാനിരിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച അവർക്കാർക്കും അറിഞ്ഞുകൂടല്ലോ! (10) നാം ദാർഢ്യം നൽകിയിട്ടില്ലായിരുന്നുവെങ്കിൽ അവളുടെ മനിന് അവൾ ആകുവാൻ വേണ്ടി സത്യവിശ്വാ സികളിൽപെട്ട (വൾ) (11) അവൾ പറഞ്ഞു അവന്റെ സഹോദരിയോട് നീ അവന് പിന്നാലെ ചെന്നന്വേഷിക്കുക, എന്നിട്ടവൾ കണ്ടറിഞ്ഞു അവനെപ്പറ്റി അകലെനിന്ന്, ദൂരത്തായിക്കൊണ്ട് അവർ അറിഞ്ഞിരുന്നതുമില്ല (12) നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു അവന്ന്, അവന്റെമേൽ മുലകൊടുക്കുന്ന സ്ത്രീകളെ മുമ്പ് അപ്പോൾ അവൾ പറഞ്ഞു നിങ്ങൾക്ക് ഞാൻ അറിയിച്ചുതരട്ടെയോ ഒരു വീട്ടുകാരെക്കുറിച്ച് അവനെ ഏറ്റെടുക്കുന്ന നിങ്ങൾക്കുവേണ്ടി അവരാകട്ടെ അവന്ന് ഗുണകാംക്ഷികളുമായിരിക്കും. കുട്ടിയെ നദിയിലിട്ടത് മുതൽ മാതാവിന് എത്രമാത്രം അസ്വാസ്ഥ്യം ഉണ്ടാകുമെന്ന് പറ യേണ്ടതില്ല. ആൾക്കാർ കുട്ടിയെ കണ്ടെടുത്തിട്ടുണ്ടെന്നുകൂടി അറിയുമ്പോൾ അത് കൂടുതൽ വർദ്ധിക്കുകയും ചെയ്യുമല്ലോ. അങ്ങനെ, കുഞ്ഞിനെ സംബന്ധിച്ച ഏക വിചാര മല്ലാതെ മറ്റൊന്നും ആ ഹൃദയത്തിൽ പ്രവേശിക്കാതായി. അല്ലാഹു അവരുടെ ഹൃദയത്തിന് ദൃഢതയും ശക്തിയും നൽകിയിരുന്നില്ലെങ്കിൽ അവരിൽനിന്ന് രഹസ്യം പുറത്തായേക്കുമാ യിരുന്നു. പക്ഷേ, അല്ലാഹു കാത്തുസൂക്ഷിച്ചു. അവൻ അവർക്ക് നൽകിയിരുന്ന വാഗ്ദാനം സത്യമാണെന്ന് അനന്തര സംഭവങ്ങൾ തെളിയിക്കുകയും ചെയ്തു. കുട്ടിയുടെ സ്ഥിതിയെപ്പറ്റി ഗൂഢമായി അന്വേഷിക്കാൻ മൂസാ നബി (അ)യുടെ മൂത്തസ ഹോദരിയെ മാതാവ് ഏർപ്പാട് ചെയ്തിരുന്നു. കുട്ടി രാജകൊട്ടാരത്തിലെത്തിയ വിവരം അവൾക്കറിയാൻ കഴിഞ്ഞു. മാത്രമല്ല, കുട്ടി ആരുടെയും മുലകുടിക്കുവാൻ കൂട്ടാക്കാതെ കൊട്ടാ രവാസികൾ വിഷമിക്കുന്നതായി കാണുകയും, ആ സന്ദർഭം സാമർത്ഥ്യപൂർവ്വം അവൾ ഉപ യോഗപ്പെടുത്തുകയും ചെയ്തു. ആ കൊട്ടാരകുഞ്ഞിനെ ഏറ്റുവാങ്ങി വേണ്ടത്ര പരിഗണ നയോടുകൂടി വളർത്തുവാൻ പറ്റിയ ഒരുവീട്ടുകാർ തന്റെ അറിവിലുണ്ടെന്ന് ഉണർത്തി ച്ചു. ഈ നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതോട് കൂടി കുട്ടിയെ മാതാ വിന് തിരിച്ചു കിട്ടുക മാത്രമല്ല സംഭവിക്കുന്നത് കൊട്ടാരത്തിൽനിന്നുള്ള പല ആനുകൂല്യ ങ്ങളും, നല്ല വേതനവും മാതാവിന് ലഭിക്കുകകൂടി ചെയ്യുമല്ലോ.
28:13

فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(13) അങ്ങനെ, അവന്റെ മാതാ വിന്റെ കൺകുളിർക്കുകയും, അവൾ വ്യസനിക്കാതിരിക്കുകയും ചെയ്യാൻ വേണ്ടിയും, അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥം തന്നെയാണെന്ന് അവൾ അറിയേണ്ട തിനായും അവനെ നാം അവൾക്ക് തിരി ച്ചുകൊടുത്തു. എങ്കിലും, അവരിൽ അധികമാളുകളും അറിയുമായിരുന്നി ല്ല . (13) അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു അവന്റെ മാതാവിലേക്ക്, കുളിർക്കുവാൻവേണ്ടി അവളുടെ കണ്ണ് അവൾ വ്യസ നിക്കാതിരിക്കുവാനും അവൾ അറിയുവാനും അല്ലാഹുവിന്റെ വാഗ്ദാന മാണെന്ന് യഥാർത്ഥം, സത്യം എങ്കിലും അവരിലധികമാളുകളും അറിഞ്ഞിരുന്നില്ല സഹോദരിയുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടതനുസരിച്ച് കുട്ടിയെ മാതാവിന് തന്നെ തിരിച്ചുകിട്ടുവാൻ അവസരമുണ്ടാകുകയും, അങ്ങനെ, അല്ലാഹു അവരോട് ചെയ്ത വാഗ്ദാനം യഥാർത്ഥമായിത്തീരുകയും ചെയ്തു. സൃഷ്ടികൾ അറിയുകയോ അനുമാ നിക്കുകയോ ചെയ്യാത്ത മാർഗങ്ങളിൽകൂടി അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ അവൻ നടപ്പിലാ ക്കുന്നു. അവ നടപ്പിൽ വന്നു കാണുമ്പോഴേ മനുഷ്യന് അവ മനിലാക്കുവാൻ കഴിയുകയു ള്ളൂ . വിഭാഗം - 2
28:14

وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ

(14) അദ്ദേഹം (മൂസാ) തന്റെ ശക്തി പ്രാപിക്കുകയും, പാകതയെ ത്തുകയും ചെയ്തപ്പോൾ നാം അദ്ദേ ഹത്തിന് വിജ്ഞാനവും (അഥവാ വിധികർതൃത്വവും) അറിവും നല്കി. അപ്രകാരമാണ് സൽഗുണവാൻമാർക്ക് നാം പ്രതിഫലം കൊടുക്കുന്നത്. (14) അദ്ദേഹം എത്തിയപ്പോൾ, പ്രാപിച്ചപ്പോൾ തന്റെ ശക്തിയിൽ, (യൗ വനദശയിൽ) ശരിയായ നിലക്കെത്തുകയും, പാകത വരുകയും അദ്ദേ ഹത്തിന് നാം നൽകി വിധി, വിജ്ഞാനം അറിവും അപ്രകാരം നാം പ്രതിഫലം നൽകുന്നു നന്മ ചെയ്യുന്നവർക്ക്, സൽഗുണവാൻമാർക്ക് ഒരാളുടെ ശാരീരികമായ ശക്തിയും വളർച്ചയും പൂർത്തിയാകുമ്പോൾ -അഥവാ യൗവ നപ്രായത്തിങ്കലെത്തുമ്പോൾ (അവൻ തന്റെ ശക്തി പ്രാപിച്ചു) എന്നും, ബുദ്ധിക്ക് പക്വതയും, പാകതയും വരുമ്പോൾ (ശരിയായ നിലയിലെത്തി) എന്നും പറയു ന്നു. പരിതഃസ്ഥിതികൾക്കനുസരിച്ച് രണ്ടിനും വയ് വ്യത്യാസപ്പെട്ടേക്കാം. എന്ന് പറ യപ്പെടുക 18 നും 30 നും ഇടയ്ക്കാണെന്ന് ചിലരും 30 നും 40 നും ഇടയ്ക്കാണെന്ന് ചിലരും പ്രസ്താവിച്ചു കാണാം. മ്പൃന്ദീങ (ഹുക്മ്) എന്ന വാക്കിന് വിജ്ഞാനം, വിധി, വിധി കർതൃത്വം, വിധിക്കുവാനുള്ള അധികാരം എന്നൊക്കെ അർത്ഥം വരാം. മൂസാ നബി (അ)ക്ക് പ്രവാചകത്വം ലഭിക്കുന്നത് എനിയും കുറെ കഴിഞ്ഞ ശേഷമാണെന്ന് താഴെ വചനങ്ങ ളിൽനിന്നും മറ്റും മനിലാക്കാം. എന്നിരിക്കെ, പ്രവാചകനെന്ന നിലക്കുള്ള അറിവും, വിധി കർതൃത്വവും ആയിരിക്കുകയില്ല ഇവിടെ ഉദ്ദേശ്യം എന്നാണ് ലഭിക്കുവാനിരിക്കുന്ന പ്രവാചകത്വമാണിവിടെ ഉദ്ദേശ്യമെന്നും ചിലർ പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുണ്ടായ ഒരു സംഭവമാണ് അടുത്ത വ ചനത്തിൽ പ്രസ്താവിക്കുന്നത്.
28:15

وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ

(15) പട്ടണവാസികളുടെ ഒരശ്ര ദ്ധയുടെ നേരത്ത് അദ്ദേഹം അതിൽ (പട്ടണത്തിൽ) പ്രവേശിച്ചു; അപ്പോൾ, അവിടെ രണ്ട് പുരുഷൻമാർ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാൾ (രണ്ടിലൊരുവൻ) തന്റെ കക്ഷിയിൽ പെട്ടവനും, ഇയാൾ (മറ്റെവൻ) തന്റെ ശത്രുക്കളിൽപെട്ടവനു മാണ്. അങ്ങനെ, തന്റെ കക്ഷിയിൽപെട്ട വൻ, ശത്രുക്കളിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ, മൂസാ അവനെ (മുഷ്ടി ചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്റെ പണിതീർത്തു ധ കഥ കഴിച്ചു! പ അദ്ദേഹം പറഞ്ഞു: "ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ്; നിശ്ചയ മായും, അവൻ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!' (15) അദ്ദേഹം പ്രവേശിച്ചു പട്ടണത്തിൽ ഒരു അശ്രദ്ധ യുടെ നേരത്ത്, അശ്രദ്ധാവേളയിൽ അതിലെ ആൾക്കാരിൽ (നിവാസികളിൽ)നി ന്നു ള്ള അപ്പോൾ അദ്ദേഹം കണ്ടെത്തി അതിൽ രണ്ട് പുരുഷൻമാരെ അവർ ശണ്ഠ കൂടുന്നതായി ഇവൻ തന്റെ കക്ഷിയിൽ പെട്ടവ നാണ് ഇവൻ (മറ്റെവൻ) തന്റെ ശത്രുക്കളിൽ പെട്ടവനുമാണ് അപ്പോൾ അദ്ദേഹത്തോട് സഹായം തേടി യാതൊരുവൻ തന്റെ കക്ഷി യിൽപെട്ട യാതൊരുവന്റെ മേൽ (എതിരിൽ) തന്റെ ശത്രുക്കളിൽപ്പെട്ട അപ്പോൾ അവനെ ഇടിച്ചു മൂസാ അങ്ങനെ അദ്ദേഹം അവന്റെ കഥ കഴിച്ചു, അവന്റെ പണിതീർത്തു അദ്ദേഹം പറഞ്ഞു ഇത് പിശാ ചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ് നിശ്ചയമായും അവൻ ശത്രുവാണ് പ്രത്യക്ഷമായ വാസസ്ഥലം പട്ടണത്തിൽ നിന്ന് അൽപം അകലെയായിരുന്നു. മൂസാ നബി (അ) ഒരിക്കൽ പട്ടണത്തിൽ വന്നപ്പോഴാണ് യാദൃശ്ചികമായി ആ സംഭവമുണ്ടായത്. പട് ടണവാസികളുടെ ശ്രദ്ധ പതിയാൻ ഇടയാകാത്ത ഒരവസരമായിരുന്നു അത്. ഉച്ചസമ യത്തെ ഉഷ്ണാവസ്ഥയാണതിന് കാരണമെന്നും, അതല്ല സന്ധ്യാ സമയത്തെ ഇരുട്ടാണെന്നും പറയപ്പെടുന്നു. ക്വിബ്ത്വി വർഗക്കാരൻ കഠിനജോലി ചെയ്യി ക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ശണ്ഠ ഉഗ്ഗവിച്ചതെന്നും ചിലർ പറഞ്ഞുകാണുന്നു. അല്ലാ ഹുവിനറിയാം. ഏതായാലും സഹായാർത്ഥനയനുസരിച്ച് ആരോ ഗ്യഗാത്രനായ മൂസാ (അ) ക്വിബ്ത്വിയെ ശക്തിയായൊന്നുകൊടുത്തു. അതിലവന്റെ കഥ കഴിഞ്ഞുപോയി. അവിചാരിതമായിട്ടാണെങ്കിലും, അവിവേകമായിത്തീർന്ന ആ കൃത്യ ത്തെപ്പറ്റി അദ്ദേഹം വളരെ ഖേദിച്ചു.
28:16–17

قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَيَّ فَلَنۡ أَكُونَ ظَهِيرٗا لِّلۡمُجۡرِمِينَ

(16) അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തു തരേണമേ!' ആകയാൽ, അവൻ ധ റ ∫ പ അദ്ദേഹ ത്തിന് പൊറുത്തുകൊടുത്തു. നിശ്ചയ മായും,അവൻ വളരെ പൊറുക്കുന്നവ നും, കരുണാനിധിയുമത്രെ. (17) അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! നീ എന്റെ മേൽ അനുഗ്രഹം ചെയ്തു തന്നിട്ടുള്ളതുകൊണ്ട് എനി ഞാൻ കുറ്റ വാളികൾക്ക് പിൻതുണ നൽകുന്നവനാ യിരിക്കുന്നതേയല്ല.' (16) അദ്ദേഹം പറഞ്ഞു എന്റെ റേ∫ നിശ്ചയമായും ഞാൻ ഞാൻ അക്രമം, (അനീതി) ചെയ്തിരിക്കുന്നു എന്നോട്, എന്റെ ആത്മാവിനോട് അതുകൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ അപ്പോൾ അവൻ പൊറുത്തു അദ്ദേഹത്തിന് നിശ്ചയമായും അവൻ അവൻ വളരെ പൊറുക്കുന്നവനത്രെ കരുണാനിധിയായ (17) അദ്ദേഹം പറഞ്ഞു എന്റെ റേ∫ നീ അനുഗ്രഹം ചെയ്തിരിക്കകൊണ്ട് എന്റെ മേൽ, എനിക്ക് എനി ഞാൻ ആയിരി ക്കുകയേ ഇല്ല പിൻതുണ നൽകുന്നവൻ, സഹായി കുറ്റവാളികൾക്ക്, പാപി ക ൾ അദ്ദേഹം ഖേദിച്ചുമടങ്ങുകയും, പാപമോചനം തേടുകയും ചെയ്തു. മേലിൽ ഇത്തരം അബദ്ധത്തിൽ കുടുങ്ങുകയില്ലെന്ന് ദൃഢനിശ്ചയവും ചെയ്തു. ഏതായാലും, സംഭവം വെളി വന്നാൽ വമ്പിച്ച പ്രത്യാഘാതമുണ്ടാകും. കൊല്ലപ്പെട്ടവൻ ഭരണകക്ഷിയിൽ പെട്ടവനും കൊലചെയ്തവൻ
28:18–19

فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ

فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ

(18) അങ്ങനെ, അദ്ദേഹം പട്ടണ ത്തിൽ പേടിച്ചു (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചുംകൊണ്ടിരിക്കുകയായി. അപ്പോഴതാ, തലേദിവസം സഹായ മർത്ഥിച്ചവൻ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോട് (സഹായത്തിന്) നിലവിളി കൂട്ടുന്നു. മൂസാ അവനോട് പറഞ്ഞു: "നിശ്ചയ മായും നീ ഒരു പ്രത്യക്ഷ ദുർമാർഗി തന്നെയാണ്.' (19) എന്നിട്ട്, അദ്ദേഹം അവർ രണ്ടാളുടെയും ശത്രുവായുള്ളവനിൽ കയ്യൂക്ക് നടത്തുവാൻ ഉദ്ദേശിച്ചപ്പോൾ,- അവൻ പറഞ്ഞു: "മൂസാ! താൻ ഇന്നലെ ഒരാളെ കൊന്നത് പോലെ (ഇന്ന്) എന്നെ കൊല്ലുവാൻ നീ ഉദ്ദേ ശിക്കുകയാണോ?! നീ നാട്ടിൽ ഒരു സ്വേച്ഛാധികാരിയായിത്തീരുവാന ല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്മയുണ്ടാക്കുന്ന വരുടെ കൂട്ടത്തിലായിത്തീരുവാൻ നീ ഉദ്ദേശിക്കുന്നില്ലതാനും. (18) അങ്ങനെ അദ്ദേഹം ആയി പട്ടണത്തിൽ പേടിച്ചവൻ പ്രതീക്ഷിച്ചു (വീക്ഷിച്ചുകാത്തു)കൊണ്ട് അപ്പോഴതാ തന്നോട് സഹായത്തിനർത്ഥിച്ചവൻ ഇന്നലെ, തലേദിവസം അദ്ദേഹത്തോട് നിലവിളികൂട്ടുന്നു, സഹായത്തിന് വിളിക്കുന്നു അവനോട് പറഞ്ഞു മൂസാ നിശ്ചയമായും നീ ഒരു ദുർമാർഗി തന്നെ, തോന്നിയവാസിതന്നെ സ്പഷ്ടമായ, പ്രത്യക്ഷമായ (19) എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോൾ കയ്യൂക്ക് (കൈബ ലം) നടത്തുവാൻ, പിടികൂടുവാൻ യാതൊരുവനിൽ അവൻ ശത്രുവാണ് അവർക്ക് രണ്ടാൾക്കും അവൻപറഞ്ഞു ഹേ മൂസാ നീ ഉദ്ദേശിക്കുന്നുവോ എന്നെ കൊല്ലുവാൻ നീ കൊന്നത് പോലെ ഒരാളെ, ആത്മാവിനെ ഇന്നലെ നീ ഉദ്ദേശിക്കുന്നില്ല നീ ആകുവാനല്ലാതെ ഒരു ഭൂമിയിൽ (നാട്ടിൽ) നീ ഉദ്ദേശിക്കുന്നുമില്ല നീ ആകുവാൻ നന്മയുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ ഇന്നലത്തെ സംഭവം തന്റെ പക്കൽ കൈത്തെറ്റ് വന്നുപോയതാണെങ്കിലും, അതൊരു കൊലപാതകമാണല്ലോ. എന്തൊക്കെയാണ് അത്മൂലം നേരിടാനിരിക്കുന്നതെന്നറിയാതെ അദ്ദേഹം ഭയത്തിലും, ആശങ്കയിലും കഴിയുകയാണ്. ഈ അവസരത്തിലാണ് വീണ്ടും അതേ മാതിരി വേറൊരു ഘട്ടവും തന്നെ അഭിമുഖീകരിക്കുന്നത്. തലേ ദിവസം സഹായ ത്തിനപേക്ഷിച്ചവൻ ഇന്നും അതാ വിളിച്ചു നിലവിളിക്കുന്നു! ഇന്ന് അവനും മറ്റൊരു ക്വിബ്ത്വിയും കൂടി ശണ്ഠകൂടുകയാണ്. രണ്ടാളുടെയും ശത്രുവെന്ന് പറഞ്ഞത് ക്വിബ്ത്വിയെ ഉദ്ദേശിച്ചാകുന്നു. ഇന്നലെ ഒരു കൊലപാതകത്തിലേക്ക് തന്നെ എത്തിക്കുകയും, അതേ മാതിരി ഒരു രംഗം ഇന്നും ആവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് മൂസാ (അ) അവ നോട്: "നീ ഒരു ദുർമാർഗിതന്നെയാണ്' എന്ന് പറയുന്നത്. അതേസമയത്ത് ക്വിബ്ത്വി യാണെങ്കിൽ രണ്ടാളുടെയും ശത്രുവും. താൽപര്യ പൂർവ്വം മർദ്ദിക്കുന്നവ രാണല്ലോ ക്വിബ്ത്വികൾ. അതുകൊണ്ട് ഏതായാലും ക്വിബ്ത്വികളെ നിലക്ക്നിറുത്തുവാൻ തന്നെ അദ്ദേഹം നിശ്ചയിച്ചു. ഈ അവസരത്തിലാണ് "മൂസാ, ഇന്നലെ ഒരാളെ കൊന്ന ത്പോലെ ഇന്ന് എന്നെയും കൊല്ലുവാനാണോ ഉദ്ദേശ്യം?' എന്നും മറ്റും അദ്ദേഹത്തോട് പറയപ്പെട്ടത്. ഇത് പറഞ്ഞ (പറഞ്ഞു) എന്ന ക്രിയയുടെ കർത്താവായ സർവ്വനാമം ( ഹ്മുഞ്ഞിക്കഢ ) കൊണ്ടുദ്ദേശിക്കപ്പെട്ട ആൾക്വിബ്ത്വിയോ എന്നതിൽ വ്യാഖ്യാ താക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അധികമാളും പറയുന്നത്. തലേദിവസത്തെ ഘാതകൻ മൂസാ (അ) ആണെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല; "നീ ദുർമാർഗിതന്നെ' എന്ന് കയർത്തുകൊണ്ട് മൂസാ (അ) ക്വിബ്ത്വി യുടെ നേരെ തിരിയുവാനുള്ള ശ്രമം കണ്ടപ്പോൾ, അദ്ദേഹം തന്റെ നേർക്ക് തിരിയുവാനാണ് ഭാവമെന്ന് അവൻ തെറ്റിദ്ധരിച്ചു; അപ്പോഴാണ് അവൻ ആ വാക്ക് പറഞ്ഞത് എന്നാണ് അവർ പ്രസ്താവിക്കുന്നത്. മറ്റൊരു വിഭാഗക്കാർ പറയുന്നത് ക്വിബ്ത്വിയാണ് ആ വാക്കുകളുടെ വക്താവ് എന്നത്രെ. വാചകത്തിന്റെ സ്വഭാവം നോക്കുമ്പോൾ ഈ അഭിപ്രായത്തിനാണ് കൂടുതൽ വ്യക്തത കാണുന്നത്. തലേദിവസത്തെ ഘാതകൻ മൂസാ നബി (അ)യാണെന്ന് വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കിലും, വല്ല കിംവദന്തിയെയോ ഊഹത്തെയോ അടിസ്ഥാനമാക്കി അവ നത് പറഞ്ഞതായിരിക്കാമല്ലോ. ഏതായാലും മൂസാ നബി (അ)യുടെ ഭയം ഈ വാക്ക് മൂലം വർദ്ധിച്ചിരിക്കുക സ്വാഭാവികമാണ്. വാസ്തവത്തിൽ അണിയറയിൽ ഗൂഢാലോചന കൾ നടക്കുന്നുണ്ടായിരുന്നുതാനും.
28:20–21

وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّـٰصِحِينَ

فَخَرَجَ مِنۡهَا خَآئِفٗا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

(20) പട്ടണത്തിന്റെ ത്തുനിന്ന് ഒരു പുരുഷൻ ഓടിവന്നു. അയാൾ (മൂസായോട്) പറഞ്ഞു: "മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികൾ നിന്നെപ്പറ്റി ആലോചന നടത്തിവരു ന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്ത് നിശ്ച യമായും, ഞാൻ നിനക്ക് ഗുണം കാംക്ഷിക്കുന്നവരിൽപെട്ടവനാണ്.' (21) അങ്ങനെ, അദ്ദേഹം പേടിച്ചു വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! അക്രമികളായ ജനങ്ങ ളിൽനിന്ന് എന്നെ നീ രക്ഷപ്പെടുത്തേ ണമേ!' (20) വന്നു ഒരു പുരുഷൻ പട്ടണത്തിന്റെ ത്തുനിന്ന് ഓടിക്കൊണ്ട് അവൻ പറഞ്ഞു ഹേ മൂസാ നിശ്ചയമായും പ്രധാനികൾ അവർ ആലോചന നടത്തുന്നു നിന്നെപ്പറ്റി നിന്നെ അവർ കൊല്ലുവാൻ അതുകൊണ്ട് നീ പുറത്തുപോയിക്കൊള്ളുക നിശ്ചയമായും ഞാൻ നിനക്ക് ഗുണകാംക്ഷയുള്ളവരിൽപ്പെട്ടവനാണ് (21) അപ്പോൾ അദ്ദേഹം പുറപ്പെട്ടുപോയി അവിടെനിന്ന് പേടിച്ചവനായി വീക്ഷിച്ചു കൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു എന്റെ റേ∫ എന്നെ രക്ഷ പ്പെടുത്തേണമേ ജനതയിൽനിന്ന് അക്രമികളായ ആപത്തുകളിൽ നേരിട്ടേക്കാനിടയുളള സാഹചര്യങ്ങളിൽ അവനവൻ കഴിയുന്ന രക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും, അതോടൊപ്പം രക്ഷക്ക് വേണ്ടി അല്ലാഹുവിനോട് ചെയ്യു കയും വേണമെന്നുള്ളതിന് ഇതിൽ മാതൃകയുണ്ട്. ഒരു നിലക്ക് ഭവിഷ്യത്തിനെക്കുറിച്ച് മൂസാ നബി (അ)ക്ക് ഭയപ്പാടുണ്ടായിരുന്നുവെങ്കിലും, അല്ലാഹുവിന്റെ സഹായത്തിൽ അദ്ദേഹ ത്തിന് തികച്ചും പ്രതീക്ഷയുമുണ്ടായിരുന്നു എന്ന് അടുത്ത വചനത്തിൽ നിന്ന് വ്യക്തമാ ണ്. വിഭാഗം - 3
28:22–23

وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّيٓ أَن يَهۡدِيَنِي سَوَآءَ ٱلسَّبِيلِ

وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ

(22) അദ്ദേഹം മദ്യന്റെ നേരെ യാത്ര തിരിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "എന്റെ റ∫് എന്നെ ശരിയായ മാർഗ ത്തിൽ നയിച്ചുതന്നേക്കാം. (23) മദ്യനിലെ വെള്ള(ത്താവള) ത്തിങ്കൽ അദ്ദേഹം വന്നുചേർന്നപ്പോൾ അതിനടുക്കൽ ഒരു കൂട്ടം മനുഷ്യർ (ക ന്നുകാലികൾക്ക്) വെള്ളം കൊടുക്കുന്നതാ ഇപ്പുറ ത്തായി രണ്ട് സ്ത്രീകൾ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കു ന്നതായും അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?' അവർ പറഞ്ഞു : "ഇടയന്മാർ വെള്ളം കൊടുത്തു തിരിച്ചുകൊണ്ടുപോകു ന്നത് വരേക്കും ഞങ്ങൾ (ആടുകൾക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാ വാകട്ടെ, ഒരു വലിയ വൃദ്ധനുമാകു ന്നു. (22) അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോൾ മദ്യന്റെ നേരെ (ഭാഗത്തേക്ക്) അദ്ദേഹം പറഞ്ഞു എന്റെ റ∫് ആയേക്കാം എന്നെ നയിച്ചു തന്നേക്കുമാറ് ശരിയായ മാർഗത്തിൽ, ചൊവ്വായ വഴിക്ക് (23) അദ്ദേഹം വന്നുചേർന്നപ്പോൾ മദ്യനിലെ വെള്ളത്തിങ്കൽ അതിനടുത്ത് അദ്ദേഹം കണ്ടെത്തി ഒരു സമൂഹത്തെ, ഒരു കൂട്ടം മനുഷ്യരിൽ നിന്ന് അവർ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി കണ്ടെത്തുകയും ചെയ്തു അവരുടെ ഇപ്പുറത്ത്, അവർക്ക് പുറമെ രണ്ട് സ്ത്രീകളെ രണ്ടാളും തടഞ്ഞുകൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു നിങ്ങളുടെ കാര്യം (വിശേ ഷം) എന്താണ് അവർ രണ്ടാളും പറഞ്ഞു ഞങ്ങൾ വെള്ളം കൊടുക്കാറില്ല തിരിച്ചുകൊണ്ടുപോകുന്നതുവരെ ഇടയൻമാർ ഞങ്ങളുടെ പിതാവ് ഹ്മുച്ഛിര ഹ ണ്ടട്ടിക്കഠ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്) മൂസാ (അ) യാത്രതിരിച്ചത് മദ്യനിലേക്കായിരുന്നു. ഏറെക്കുറെ ഒരാഴ്ചക്കാലത്തെ യാത്രകൊണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാർത്ഥിയായി ഒളിച്ചുപോകുന്ന ചുറ്റുപാടുകളിൽ വിശേഷിച്ചും -വളരെയേറെ ക്ലേശങ്ങൾ അനുഭ വിച്ചുകൊണ്ടായിരിക്കും മദ്യനിൽ എത്തിയിരിക്കുക എന്ന് പറയേണ്ടതില്ല. മദ്യനിലെത്തി യപ്പോൾ അനുഭവപ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കൽ ആളുകൾ തങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ട് സ്ത്രീകൾ മാത്രം അവരുടെ ആടുകളെ മുമ്പോട്ട് വരാനനുവദിക്കാതെ തടുത്തു മദ്യന്റെ പേർ "മിദിയൻ' എന്നും "മിദ്യാൻ' എന്നും ചരിത്രഭൂപടത്തിൽ എഴു തിക്കാണാം. ഭൂപടം 4 ഉം മറ്റും നോക്കുക. അദ്ദേഹത്തിന് അനുകമ്പ തോന്നി. വിവരം അന്വേഷിച്ചു. മറ്റുള്ളവർ അവരുടെ ആടുകൾക്ക് വെള്ളംകാട്ടി തിരിച്ചുകൊണ്ടുപോയതിത് ശേഷമേ തങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കാറുള്ളുവെ ന്നും, അതിന് കാത്തുനിൽക്കുകയാണെന്നും അവർ അറിയിച്ചു. മാത്രമല്ല, തങ്ങളുടെ വീട്ടിൽനിന്ന് ആടുകളെയും കൊണ്ട് പോരുവാൻ പറ്റിയ ആൾ വേറെയില്ലെന്നും, തങ്ങൾക്കൊരു പിതാവുണ്ടെങ്കിലും അദ്ദേഹം വലിയൊരു വൃദ്ധ നാണെന്നും അവർ തെര്യപ്പെടുത്തി.
28:24

فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ

(24) അപ്പോൾ അദ്ദേഹം ആ രണ്ട് സ്ത്രീകൾക്ക് വേണ്ടി (അവരുടെ കാലി കൾക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറി നിന്നു (ഇങ്ങനെ) പറഞ്ഞു: "എന്റെ രക്ഷിതാവേ! എന്റെ നേരെ ഗുണ മായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്ന തിന് നിശ്ചയമായും ഞാൻ ആവശ്യക്കാ രനാണേ!' (24) അപ്പോൾ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു അവർക്ക് രണ്ടാൾക്ക് വേണ്ടി പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി തണലിലേക്ക് എന്നിട്ട് പറഞ്ഞു എന്റെ റേ∫ നിശ്ചയമായും ഞാൻ നീ ഇറക്കിത്തരുന്നതിന് എനിക്ക്, എന്റെ നേരെ നന്മയായിട്ട്, ഗുണമായ വല്ലതും ആവശ്യക്കാര നാണ് ആ പാവപ്പെട്ട സ്ത്രീകളുടെ ആടുകൾക്ക് വെളളം കോരിക്കൊടുത്തു അദ്ദേഹം അവരെ സഹായിച്ചു. പക്ഷേ, അദ്ദേഹം ക്ഷീണിതനും നിരാശ്രയനുമാണ്. എവിടെയാണ്, എങ്ങ നെയാണ് തനിക്കൊരു അവലംബം ലഭിക്കുക എന്നൊന്നും നിശ്ചയമില്ല. ഒരു തണലിൽ ചെന്ന് വിശ്രമിച്ചുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായി: "റേ∫! ഏതെങ്കിലും വിധേന നിന്റെ അനുഗ്രഹം ലഭിക്കേണ്ടുന്ന അടിയന്തിരഘട്ടത്തിലാണ് ഞാൻ ഇപ്പോഴുള്ളത്.' അക്ഷ മയുടെയും, നിരാശയുടെയും കണികപോലുമില്ലാതെ ഹൃദയം സ്പർശിച്ചുകൊണ്ടുള്ള ആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതവും, സമാധാനപരവുമാ യിത്തീരത്തക്ക ഒരു മാർഗം അല്ലാഹു തുറന്നുകൊടുത്തു.
28:25

فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

(25) അങ്ങനെയിരിക്കെ, ആ രണ്ടിൽ ഒരുവൾ ലജ്ജാഭാവത്തിൽ നടന്നുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അവൾ പറഞ്ഞു: "ഞങ്ങൾക്ക് വേണ്ടി താങ്കൾ (ഞ ങ്ങളുടെ കാലികൾക്ക്) വെള്ളം കൊടുത്ത തിന്റെ പ്രതിഫലം താങ്കൾക്ക് നൽകുന്ന തിനായി എന്റെ പിതാവ് താങ്കളെ അദ്ദേഹത്തിന്റെ അടുക്കൽ വരികയും, അദ്ദേഹത്തിന് (തന്റെ) കഥ വിവരിച്ചുകൊടുക്കുകയും ചെയ്ത പ്പോൾ അദ്ദേഹം (മൂസായോട്) പറഞ്ഞു: (ആ) ജനങ്ങളിൽനിന് ന് താങ്കൾ രക്ഷപ്പെട്ടിരി ക്കുന്നു!' (25) അപ്പോൾ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്ത് വന്നു ആ രണ്ടിൽ ഒരുവൾ നടന്നുകൊണ്ട് ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട് അവൾപറഞ്ഞു നിശ്ചയമായും എന്റെ പിതാവ്, ബാപ്പ താങ്കളെ ക്ഷണിക്കു ന്നു, വിളിക്കുന്നു താങ്കൾക്ക് പ്രതിഫലം നൽകുവാനായി കൂലി, പ്രതിഫലം താങ്കൾ വെള്ളം കൊടുത്തതിന്റെ ഞങ്ങൾക്ക് വേണ്ടി അങ്ങനെ അദ്ദേ ഹത്തിനടുക്കൽ വന്നപ്പോൾ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കയും കഥ, വിവരം അദ്ദേഹം പറഞ്ഞു താൻ ഭയപ്പെടേണ്ട, പേടിക്കേണ്ട താൻ രക്ഷ പ്പെട്ടിരിക്കുന്നു ജനതയിൽനിന്ന് അക്രമികളായ സ്ത്രീകൾ രണ്ടാളും വീട്ടിൽ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങൾക്ക് ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിന് തോന്നി. മൂസാ (അ)നെ വിളിക്കുവാൻ അവരിൽ ഒരുവളെതന്നെ അയ ച്ചു. അപരിചിതനായ ഒരു യുവാവിന്റെ അടുക്കൽ മാന്യയും സൂശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോൾ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളിൽ പ്രകടമായിരുന്നു. മൂസാ (അ) ക്ഷണം സ്വീകരിച്ചു വൃദ്ധന്റെ അടുക്കൽ വന്നു. സംഭാഷണത്തിൽ മൂസാ (അ)തന്റെ ചരിത്രം വിവരിച്ചു. അക്രമമൊന്നും ഇവിടെ ഭയപ്പെടുവാനില്ല; അവരുടെ അധികാരം ഈ നാട്ടിൽ നടക്കുന്നുമില്ല എന്നൊക്കെപ്പ റഞ്ഞു വൃദ്ധൻ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. ഈ മാന്യവൃദ്ധൻ ആരായിരുന്നു? നബി ( ട്ട ജ്ജൃട്ടിഞ്ചീക്കഠ )യാണെന്ന് പലരും പറയുന്നു. (അ) മദ്യനിലെ റസൂലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ കാലം ലൂത്വ് നബി (അ)യുടെ ശേഷമായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൂ: ഹൂദ് 89 ൽ (അ) മദ്യൻ നിവാസികളോട് "ലൂത്വിന്റെ ജനത നിങ്ങളിൽനിന്ന് വിദൂരമായതല്ലല്ലോ' ( ) എന്ന് പ്രസ്താവിച്ചിട്ടുള്ളത് കാണാം. ഇബ്റാഹീം നബി (അ)യുടെ സമകാലീനനായിരുന്നു ലൂത്വ് നബി (അ). മൂസാ നബി (അ)ക്കും അവർക്കുമിടയിൽ ഏകദേശം 400 ൽ പരം കൊല്ലം ഉണ്ടെന്നാണ് അറിയപ്പെടുന്ന ത്. ഈ കാലഘട്ടത്തിൽ എപ്പോഴായിരുന്നു നബി (അ)യുടെ ജീവിതകാലം തെളിവുകളൊന്നും കാണുന്നില്ല. എന്നിരിക്കെ, പ്രസ്തുത മാന്യവൃദ്ധൻ (അ) തന്നെയാണെന്നോ അല്ലെന്നോ, തീർത്തുപറയുക സാധ്യമല്ല. അതേ സമയത്ത് വൃദ്ധന്റെ പേർ യഥിറൂൻ ( ) എന്നാണെന്നും, ഇദ്ദേഹം നബി (അ)യുടെ കുടുംബത്തിൽപെട്ടവനാണെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാ ണുന്നത്. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഇൗ വൃദ്ധൻ ഒരു സാധാരണ ക്കാരൻ മാത്രമല്ല, ഒരു മഹാനും ഭക്തനുമായിരുന്നുവെന്ന് പ്രസ്താവനക ളിൽനിന്ന് മനിലാക്കാം. ബൈബ്ളിൽ ഇൗ സംഭവം വിവരിക്കുന്നത് ഇപ്രകാരമാകുന്നു:- "മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്ത് ചെന്ന് പാർത്തു; അവൻ ഒരു കിണറ്റി നരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതന് ഏഴ് പുത്രിമാരുണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്ക് കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു. എന്നാൽ ഇടയൻമാർ അവരെ ആട്ടിക്കളഞ്ഞു. അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ചു അവരുടെ ആടു കളെ കുടിപ്പിച്ചു. അവർ തങ്ങളുടെ അപ്പനായ ( ) റെഗുവേലിന്റെ അടുക്കൽ വന്നപ്പോൾ നിങ്ങൾ ഇന്ന് ഇത്രവേഗം വന്നത് എങ്ങനെ എന്ന് അവൻ ചോദിച്ചുസ്ല. അവൻ പുത്രിമാ രോട്: അവൻ എവിടെ?സ്ല. ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്ന് പറഞ്ഞു. മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി. അവൻ മോശെക്ക് തന്റെ മകൾ സിപ്പോറ ( ) യെ കൊടുത്തുസ്ല. മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോ ( ) വിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നുസ്ല..' (പുറപ്പാട്: അദ്ധ്യായം 2, 3.) രണ്ട് സ്ത്രീകളായിരുന്നു ആടുകൾക്ക് വെള്ളം കൊടുക്കാൻ വന്നതെന്ന് വ്യക്ത മായിപ്പറഞ്ഞ സ്ഥിതിക്ക് ഏഴ് പുത്രിമാർ വന്നിരിന്നുവെന്ന് ബൈബ്ളിൽ കാണുന്നത് സ്വീകാര്യ മല്ല. ഇത്പോലെത്തന്നെ, രണ്ടാമത്തെ ദിവസം ശണ്ഠകൂടിയത് രണ്ട് എബ്രേയർ (ഇ തമ്മിലാണെന്നാണ് ബൈബ്ൾ പറയുന്നത്. ഇതും പ്രസ്താ വനക്ക് യോജിക്കുന്നതല്ല. ഇത്പോലെ എത്രയോ വിഷയങ്ങളിൽ ബൈബ്ൾ പ്രസ്താവനക്ക് യോജിക്കാത്തതായി കാണാം. അതുകൊണ്ട് തന്നെയാണ് അതിനെ ആസ്പ ദമാക്കി സംഭവങ്ങളെ സ്ഥിരപ്പെടുത്തുവാൻ പാടില്ലാതെ വന്നതും. എന്നിരിക്കെ, നമ്മുടെ മാന്യ വൃദ്ധന്റെ പേരും മറ്റും ഇൗ ഉദ്ധരണിയെ ആസ്പദമാക്കി തീരുമാനിക്കുവാൻ നമുക്ക് നിവൃ ത്തിയില്ല. വേറെ തെളിവുകളും നമ്മുടെ മുമ്പിലില്ല. അതറിയുന്നതിൽ പ്രത്യേകം വല്ല ഗുണ വുമുണ്ടായിരുന്നുവെങ്കിൽ തന്നെ അത് വ്യക്തമാക്കുമായിരുന്നു. ( ) ർവസ്റ്റഷ ഭ വസ്റ്റഷ ( ) ( ) ( ) ശസ്റ്റഷ
28:26

قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ

(26) ആ രണ്ട് സ്ത്രീകളിൽ ഒരു വൾ (പിതാവിനോട്) പറഞ്ഞു: "പിതാവേ, ഇദ്ദേഹത്തെ നിങ്ങൾ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങൾ, കൂലിക്ക് വിളിക്കുന്നവരിൽവെച്ച് നല്ലവൻ, ശക്തിമാനും വിശ്വസ്തനുമായുള്ളവ നാണ്.' (26) അവർ രണ്ടിൽ ഒരുവൾ പറഞ്ഞു എന്റെ ബാപ്പാ, പിതാവേ ഇദ്ദേഹത്തെ കൂലിക്ക് വിളിക്കുക, കൂലിവേലക്ക് വെക്കുക നിശ്ചയമായും നല്ല വൻ, ഉത്തമൻ നിങ്ങൾ കൂലിക്ക് വിളിക്കുന്നവരിൽ ശക്തിമാനാണ്, കഴി വുള്ളവനാണ് വിശ്വസ്തനായ, വിശ്വസ്തനാണ് തങ്ങളുടെ കാലികളെ മേയ്ക്കാൻ കൊള്ളാവുന്ന ഒരു കൂലിക്കാരനെ കിട്ടുന്നത് ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമായിരിക്കുമല്ലോ. അൽപമാത്രമായ പരി ചയത്തിൽനിന്ന് മൂസാ (അ) ആ ജോലിക്ക് കൊള്ളാവുന്ന ആളാണെന്നും, ആരോഗ്യവാനും സത്യസന്ധനുമാണെന്നും അവൾക്ക് മനിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ കൂലി ക്കാരനായി നിശ്ചയിക്കുവാൻ അവൾ പിതാവിനോട് ശുപാർശ ചെയ്യുന്നത്. കൂലിക്കാരനുണ്ടായിരിക്കേണ്ടുന്ന രണ്ട് പ്രധാന ഗുണങ്ങൾ ആ സ്ത്രീ രത്നം ചൂണ്ടിക്കാ ട്ടിയത് ശ്രദ്ധേയമാണ്. കൂലിവേലക്കാരന് മാത്രമല്ല, ഏത് വിഭാഗത്തിൽപെട്ട ഉദ്യോഗ സ്ഥൻമാർക്കും, ശമ്പളക്കാർക്കുംവാസ്തവത്തിൽ ഇവരെല്ലാം കൂലിവേലക്കാർ തന്നെയാണുതാനും - ആ രണ്ട് ഗുണങ്ങളും അനിവാര്യമാണ്. കൂലിക്കാരാകട്ടെ, ശമ്പളക്കാരാകട്ടെ, ഉദ്യോഗ കൊള്ളരുതാ യ്മയുടെയും, സ്വാർത്ഥതാൽപര്യങ്ങളുടെയും സങ്കേതങ്ങളാണവരിൽ മിക്കവരും എന്ന് മുറ വിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇന്ന്. ഇതിന്കാരണം പരിശോധിക്കുന്നപ ക്ഷം, എല്ലാറ്റിന്റെയും യഥാർത്ഥകാരണം ഒന്നായിരിക്കും. അതെ, ആ സ്ത്രീ ചൂണ്ടിക്കാ ട്ടിയ രണ്ട് വാക്കുകളുടെ അഭാവം തന്നെ. "കൂലിക്ക് വിളിക്കുന്നവരിൽവെച്ച് നല്ലവൻ മിടുക്കനും വിശ്വസ്തനുമാണ്' എന്ന അവളുടെ തത്വശാസ്ത്രം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാ ണ്. തൽസ്ഥാനത്ത് ജോലികൾക്കും തസ്തികകൾക്കുമുള്ള യോഗ്യത ഇക്കാലത്ത് സ്വാധീനം, ശുപാർശ, കക്ഷിതാൽപര്യം എന്നിവയും, സാങ്കേതിക സാക്ഷ്യപത്രങ്ങളുമായിക്കലാശി ച്ചിരിക്കുന്നു! ഒരാളെ ഒരു ജോലിക്ക് ഏൽപിക്കുമ്പോൾ ആ ജോലിക്ക് അയാൾ യഥാർത്ഥത്തിൽ കഴിവും, പ്രാപ്തിയും ഉള്ളവനാണോ എന്ന് ഒന്നാമതായി പരിശോധിക്കണം. അയാൾക്ക് ബിരുദമോ, സാക്ഷ്യപത്രമോ ഉണ്ടായിക്കൊള്ളട്ടെ, ഇല്ലാതിരിക്കട്ടെ. രണ്ടാമതായി അയാൾ വിശ്വസ്തനും നിഷ്കളങ്കനുമാണോ എന്നാണ് ആലോചിക്കേണ്ടത്. അയാളുടെ കക്ഷി യോ, സ്വാധീനമോ അല്ല. വിശ്വസ്തനല്ലെങ്കിൽ ശക്തിയും പ്രാപ്തിയുമുണ്ടായിട്ട് കാര്യമി ല്ലെന്ന് മാത്രമല്ല, പലപ്പോഴും അവനെക്കൊണ്ട് ദോഷം സംഭവിക്കുകയും ചെയ്യും. പ്രാപ്തന ല്ലെങ്കിൽ വിശ്വസ്തതകൊണ്ടും വലിയഗുണമൊന്നും ലഭിക്കാനില്ല. ജോലിക്കാരൻ കഴിവുള്ളവനും, വിശ്വസ്തനും ( ) ആയിരിക്കുക എന്ന തത്വം ഇത്രയും പ്രാധാന്യമർഹിക്കുന്നതുകൊണ്ട് തന്നെയാണ് കേവലം ഒരു സ്ത്രീയുടെ ആ വാക്ക് അല്ലാഹു ഇവിടെ ഉദ്ധരിച്ചതും. സുലൈമാൻ നബി (അ) ബിൽക്വീസിന്റെ സിംഹാ സനം ആരാണ് വേഗം കൊണ്ടുവരിക എന്നന്വേഷിച്ചപ്പോൾ, അങ്ങുന്ന് ഈ സ്ഥാനത്തു നിന്ന് എഴുന്നേറ്റുപോകും മുമ്പ് ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ ജിന്നും പറയുകയു ണ്ടായി: (ഞാൻ അതിന് കഴിവുള്ളവനും വിശ്വസ്തനുമാണ്) എന്ന്. നാം മനിരുത്തേണ്ടതിനും, അനുഷ്ഠാനത്തിൽ കൊണ്ടുവരേണ്ടതിനും വേണ്ടി പലരു ടെയും വാക്കുകൾ ഇത്പോലെ ഓരോ സന്ദർഭങ്ങളിൽ അല്ലാഹു ഉദ്ധരിച്ചുകാ ണാം. പിതാവ് മകളുടെ ശുപാർശ സ്വീകരിച്ചുവെന്ന് മാത്രമല്ല, അതിനെക്കാൾ ഉപരിയായ കൂടി മൂസാ (അ)ക്ക് നൽകുവാനാണ് ആഗ്രഹിച്ചത്.
28:27–28

قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ

قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ

(27) അദ്ദേഹം (വൃദ്ധൻ) പ റ ഞ്ഞു : "താങ്കൾ എട്ട് വർഷം എനിക്ക് കൂലി വേല ചെയ്യുമെന്നതിന്റെ പേരിൽ എന്റെ ഈ രണ്ട് പുത്രിമാരിൽ ഒരുവളെ താങ്കൾക്ക് വിവാഹം ചെയ്തുതരുവാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ട്.' എനി, പത്ത് വർഷം താങ്കൾ പൂർത്തിയാക്കുകയാ ണെങ്കിൽ (അത്) താങ്കളുടെ വക (ഔ ദാര്യം) ആയിരിക്കുന്നതാണ്. താങ്കൾക്ക് വിഷമമുണ്ടാക്കുവാൻ ഞാൻ ഉദ്ദേശിക്കു ന്നില്ല. അല്ലാഹു ഉദ്ദേശിച്ചാൽ സജ്ജനങ്ങളിൽ പെട്ടവനായി എന്നെ താങ്കൾക്ക് കാണാ വുന്നതാണ്. (28) അദ്ദേഹം (മൂസാ) പ റ ഞ്ഞു : "അത് എന്റെയും നിങ്ങളുടെയും ഇട യിലുള്ളതത്രെ.' ധ നാം തമ്മിലുള്ള നിശ്ച യമാണത്. പ (ഈ പറഞ്ഞ) രണ്ട് കാലാ വധികളിൽ ഞാൻ ഏതൊന്ന് നിറവേ റ്റിയാലും എന്റെ പേരിൽ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു.' (27) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ ഞാൻ ഉദ്ദേശിക്കുന്നു താങ്കൾക്ക് വിവാഹം ചെയ്തുതരുവാൻ എന്റെ രണ്ട് പെൺമക്കളിൽ ഒരുവളെ ഈരണ്ട് താങ്കളെനിക്ക് കൂലിവേല ചെയ്യുന്നതിന്റെ പേരിൽ (നിശ്ചയത്തോടെ) എട്ട് വർഷം എനി താങ്കൾ പൂർത്തിയാക്കിയാൽ പത്ത് (കൊല്ലം) എന്നാൽ (അത്) താങ്കളുടെ പക്കൽ നിന്നാണ് (തന്റെ വകയാണ്) ഞാൻ ഉദ്ദേശിക്കുന്നില്ല ഞാൻ ബുദ്ധിമുട്ടുണ്ടാക്കാൻ, വിഷമമു ണ്ടാക്കാൻ താങ്കളുടെ മേൽ എന്നെ താങ്കൾക്ക് കാണാം, കണ്ടെത്താം അല്ലാഹു ഉദ്ദേശിച്ചാൽ സദ്വൃത്തൻമാരുടെ കൂട്ടത്തിൽ, നല്ലവരിൽ പെട്ട(വനാ (28) അദ്ദേഹം പറഞ്ഞു അത് എന്റെയും താങ്കളുടെയും ഇടയി ലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) രണ്ട് കാലാവധികളിൽ ഏതൊന്നും ഞാൻ നിർവ്വഹിക്കുന്നതായാൽ, തീർത്താൽ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) എന്റെ മേൽ അല്ലാഹു നാം പറയുന്നതിന്റെ മേൽ, പറയുന്നതിന് സാക്ഷ്യം വഹിക്കുന്നവനാണ്. അങ്ങനെ, ചുരുങ്ങിയത് പത്ത്കൊല്ലം കൂലിവേലചെ യ്തുകൊടുക്കാമെന്ന നിശ്ചയത്തിൻമേൽ മൂസാ നബി (അ) വിവാഹിതനായി. വിഭാഗം - 4
28:29

۞فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ

(29) എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്റെ വീട്ടുകാരു മായി (സ്വരാജ്യത്തേക്ക്) പോകുകയും ചെയ്തപ്പോൾ, "ത്വൂർ' (പർവ്വതത്തി)ന്റെ ഭാഗത്ത്നിന്ന് അദ്ദേഹം ഒരു തീ ദർശി ച്ചു. അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു: "നിങ്ങൾ (ഇവിടെ) നിൽക്കുകഞാൻ ഒരു തീ ദർശിച്ചിരിക്കുന്നു! അവി ടെനിന്ന് നിങ്ങൾക്ക് വല്ല വർത്തമാനമോ, അല്ലെങ്കിൽ ഒരു തീക്കൊള്ളിയോ ഞാൻ കൊണ്ടുവന്നേക്കാം, നിങ്ങൾക്ക് തീക്കായാ മല്ലോ!' (29) എന്നിട്ട് നിർവ്വഹിച്ചപ്പോൾ മൂസാ കാലാവധി നടക്കു ക(പോകുക)യും തന്റെ വീട്ടുകാരുമായി, കുടുംബസമേതം അദ്ദേഹം ദർശി ച്ചു, കണ്ട് സന്തോഷിച്ചു "ത്വൂറി' ന്റെ ഭാഗത്തുനിന്ന് ഒരു തീ, അന്മി അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു നിങ്ങൾ നിൽക്കുവിൻ (താമസിക്കു വിൻ) തങ്ങുവിൻ ഞാൻ കണ്ടിരിക്കുന്നു ഒരു തീ ഞാൻ നിങ്ങൾക്ക് വന്നേക്കാം അതിൽനിന്ന് വല്ല വർത്തമാനവുംകൊണ്ട് അല്ലെങ്കിൽ ഒരു കനൽ (കൊള്ളി) തീയിൽനിന്നുള്ള നിങ്ങൾക്ക് തീ കായാം, തീ കായുവാൻ വേണ്ടി അതിശൈത്യം, വഴി അറിയായ്മ, എല്ലാംകൂടി ഗതിമുട്ടിയ അവസര ത്തിലാണദ്ദേഹം അകലെ ഒരു തീ കണ്ടാനന്ദിക്കുന്നത്. വീട്ടുകാരെ പറഞ്ഞാശ്വസിപ്പിച്ചു കൊണ്ട് അദ്ദേഹം അങ്ങോട്ടുപോയി.
28:30–31

فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ

وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ

(30) അങ്ങനെ, അദ്ദേഹം അതി നടുത്ത് ചെന്നപ്പോൾ, അനുഗൃഹിത മായ (ആ) പ്രദേശത്തുള്ള താഴ്വര യുടെ വലത്തെ തീരത്തുനിന്ന് -വൃ ക്ഷത്തിൽനിന്ന് -അദ്ദേഹത്തോട് വിളി ച്ചുപറയപ്പെട്ടു: "ഹേ, മൂസാ! നിശ്ചയ മായും ഞാൻ ലോകരുടെ രക്ഷിതാ വായ അല്ലാഹുവത്രെ' എന്ന്. (31) "നിന്റെ വടി (നിലത്ത്) നീ ഇടുക' എന്നും (പറയപ്പെട്ടു). എന്നി ട്ടത് ഒരു (ചെറു) സർപ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോൾ അദ്ദേഹം പിന്നോക്കം തിരിഞ്ഞു പോന്നു; പിമ്പോട്ട് നോക്കിയതു(പോലു)മില്ല. (അല്ലാഹു പറഞ്ഞു:) "ഹേ, മൂസാ! നീ മുന്നോട്ട് വരുക, പേടിക്കുകയും വേണ്ട! നിശ്ചയമായും, നീ നിർഭയൻമാ രിൽ (സുരക്ഷിതരിൽ) പെട്ടവനാകു ന്നു.' (30) അങ്ങനെ അതിനടുക്കൽ ചെന്നപ്പോൾ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറയപ്പെട്ടു) താഴ്വരയുടെ തീരത്തുനിന്ന്, ഓരത്തുനിന്ന് വലത്തേ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള അനുഗൃഹീതമായ, ആശീർവ ദിക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഹേ മൂസാ എന്ന് നിശ്ചയമായും ഞാൻ ഞാൻ അല്ലാഹുവത്രെ ലോകരുടെ രക്ഷിതാവായ (31) നീ ഇടുക എന്നും നിന്റെ വടി എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോൾ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി അതൊരു ചെറുസർപ്പമെന്നോണം അദ്ദേഹം തിരിഞ്ഞു പിന്നിട്ടുകൊണ്ട് (പിന്നോക്കം) പിമ്പോട്ട് നോക്കിയ ഹേ മൂസാ നീ മുന്നോട്ടുവരുക നീ പേടിക്കേണ്ട നിശ്ചയമായും നീ നിർഭയൻമാരിൽ (സുരക്ഷിതരിൽ) പെട്ടവ നാണ് തീ പ്രകാശിച്ചു കണ്ട ആ വൃക്ഷത്തെപ്പറ്റി "ഒരു മുൾപ് പടർപ്പ്' എന്ന് ബൈബ്ളിലും, ഒരു മുള്ളുമരം എന്നും മറ്റും ചില വ്യാഖ്യാതാക്കളും പറഞ്ഞുകാണാം. വാസ്തവം അല്ലാ ഹുവിനറിയാം. അതിന്റെ പേരറിയുന്നതിൽ പ്രത്യേക പ്രയോജനമൊന്നും ഇല്ലല്ലോ. മൂസാ (അ) അവിടെ ദർശിച്ച തീയാകട്ടെ, അത് സാധാരണ അറിയ പ്പെടുന്ന തീയല്ലായിരുന്നു. അതിന്റെ യാഥാർത്ഥ്യം അല്ലാഹുവിനേ അറിയുകയുള്ളൂ. അവി ടെവെച്ചാണ് മറ്റാർക്കും ലഭിക്കാത്ത ആ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യംമൂസാ നബി (അ)ക്ക് സിദ്ധിച്ചത് എന്ന് മാത്രമേ നാം മനിലാക്കേണ്ടതുള്ളൂ. മൂസാ നബി (അ)യെ ഇപ്രകാരം അഭിമുഖീകരിച്ചു സൂ: 144 ൽ അല്ലാഹുപ്രസ്താവിച്ചിരിക്കുന്നു: (മൂസാ, എന്റെ ദൗത്യ ങ്ങൾകൊണ്ടും, എന്റെ സംസാരംകൊണ്ടും ഞാൻ നിന്നെ മനുഷ്യരെക്കാൾ ശ്രേഷ്ഠമാക്കി യിരിക്കുന്നു.) സൂ: മർയം 52 ലും ഇതിനെക്കുറിച്ച് സൂചനയുണ്ട്. തന്റെ അപേക്ഷപ്രകാരം സ്വസഹോദരൻ ഹാറൂൻ നബി (അ)യെ തനിക്ക് സഹായകനെന്ന നിലയിൽ റസൂലായി നിയോഗിച്ചതും മൂസാ നബി (അ)ക്ക് സിദ്ധിച്ച ഒരു പ്രത്യേക ഭാഗ്യം തന്നെയാണ്. ഇവി ടേക്കാവശ്യമായ പല വിവരവും സൂ: ത്വാഹയിൽ കഴിഞ്ഞുപോയിട്ടുള്ളത് കൊണ്ട് ഇവിടെ ആവർത്തിക്കേണ്ടതില്ല. വടി സർപ്പമായി മാറുന്നത് കാണിച്ചശേഷം അല്ലാഹു മൂസാ നബി (അ)യോട് പറയുന്നു:-
28:32

ٱسۡلُكۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِۖ فَذَٰنِكَ بُرۡهَٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ

(32) "നിന്റെ കൈ നിന്റെ കുപ്പാ യത്തിന്റെ മാറിൽ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി പുറത്തുവരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്റെ പാർശ്വത്തെ നിന്നിലേക്ക് കൂട്ടി പ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങനെ, അത്രണ്ടും, ധ വടിയും, കൈയും പ അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള രണ്ട് തെളിവു കളാകുന്നു. നിശ്ചയമായും, അവർ തോന്നിയവാസികളായ ഒരു ജനതയാ യിരിക്കുന്നു.' പുറപ്പാട് 3: 2 (32) നീ കടത്തുക, പ്രവേശിപ്പിക്കുക നിന്റെ കൈ നിന്റെ (കുപ്പാ യത്തിന്റെ) മാറിൽ അത് പുറത്തുവരും, പ്രത്യക്ഷപ്പെടും വെള്ളനിറമുള്ളതായി ഒരു ദൂഷ്യവും (കെടുതലും) കൂടാതെ നീ ചേർക്കുകയും (കൂട്ടിപ്പിടിക്കു നിന്നിലേക്ക് നിന്റെ പാർശ്വത്തെ, പക്ഷത്തെ ഭയ പ്പാടിന്, ഭയപ്പാടിനാൽ അങ്ങനെ അത് രണ്ടും രണ്ട് തെളിവുകളാണ്, ലക്ഷ്യങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽനിന്ന് അടുക്കലേക്ക് അവന്റെ പ്രധാനികളുടെയും, സംഘക്കാരുടെയും നിശ്ചയമായും അവർ ആയിരിക്കുന്നു, ആകുന്നു ഒരു ജനത തോന്നിയവാസികളായ, ദുർനടപ്പുകാ രായ "ഭയപ്പാടിന് നീ നിന്റെ പാർശ്വത്തെ നിന്നിലേക്ക് കൂട്ടിപ്പിടിക്കുക' എന്ന് പറഞ്ഞതിന്റെ താൽപര്യം ഇതാണ്: വടി പാമ്പായിത്തീരുമ്പോഴോ, കൈ വെള്ളനിറം പൂണ്ടു പ്രത്യക്ഷ പ്പെടുമ്പോഴോ, അടുക്കൽ ചെല്ലുമ്പോഴോ ഒന്നും തന്നെ നീ ഭയപ്പെടേണ്ടതില്ല. ഭയം തോന്നുന്നപക്ഷം, അതിന് പരിഹാരമായി നീ നിന്റെ കൈനിന്റെ നെഞ്ഞിൽ ചേർത്തുവെച്ച് കൂട്ടിപ്പിടിക്കുക. എന്നാൽ ആ ഭയം നീങ്ങിക്കൊള്ളും. വടി പാമ്പായി മാറിയപ്പോൾ മൂസാ നബി (അ)ക്ക് വലിയ ഭയം അനുവഭപ്പെട്ടുവല്ലോ. മേലിൽ അങ്ങനെ സംഭവിക്കുന്നപക്ഷം ഇപ്രകാരം ചെയ്താൽ മതി യെന്ന് അല്ലാഹു ഉപദേശിക്കുകയാണ്. ഈ ഉപദേശം മൂസാ നബി (അ)യെ സംബ ന്ധിച്ചിടത്തോളം പ്രത്യേകം ഫലവത്തായിരിക്കുമെന്ന് പറയേണ്ടതില്ല. അല്ലാഹു സഹായിച്ചു ഭയവേളയിൽ, ഹൃദയത്തിനുമീതെ (റ) ചൂണ്ടിക്കാട്ടി യത് പോലെനമുക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്മൂലം ഭയത്തിന് അൽപ മെങ്കിലും ലാഘവം കൂടുമെന്നത് ഏറെക്കുറേ അനുഭവങ്ങൾ കൊണ്ടുതന്നെ മനിലാക്കാ വുന്നതുമാണ്.
28:33–34

قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ

وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ

(33) അദ്ദേഹം (മൂസാ) പ റ ഞ്ഞു : "എന്റെ രക്ഷിതാവേ! അവരിൽപെട്ട ഒരാളെ ഞാൻ കൊന്നിട്ടുണ്ട്; അതി നാൽ അവരെന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു. (34) "എന്റെ സഹോദരൻ ഹാറൂ നാകട്ടെ, എന്നെക്കാൾ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതു കൊണ്ട് അദ്ദേഹത്തെ എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ചു) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജ്യമാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.' (33) അദ്ദേഹം പറഞ്ഞു എന്റെ റേ∫, രക്ഷിതാവേ ഞാൻ കൊന്നി ട്ടുണ്ട് അവരിൽനിന്ന് ഒരാളെ അതിനാൽ ഞാൻ ഭയപ്പെടുന്നു അവരെന്നെ കൊല്ലുമെന്ന് (34) എന്റെ സഹോദരൻ ഹാറൂനാകട്ടെ എന്നെക്കാൾ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് സംസാരം, ഭാഷ, നാവ് അതുകൊണ്ട് അദ്ദേഹത്തെ അയക്കണേ, നിയോഗിക്കണേ എന്നോടൊപ്പം സഹായകനായിട്ട്, ഉതവിയായി അവൻ എന്നെ സത്യ പ്പെടു ത്തും (എന്റെ സത്യത സ്ഥാപിക്കും) നിശ്ചയമായും ഞാൻ ഭയപ്പെടുന്നു അവർ എന്നെ വ്യാജമാക്കുമെന്ന് വാക്ചാതുര്യം, അഥവാ സംസാരവൈഭവം തന്നെക്കാൾ സഹോദരന് കൂടുതലുള്ളത് കൊണ്ട് താൻ പ്രബോധനം ചെയ്യുന്ന തത്വങ്ങളും, തെളിവുകളും കൂടുതൽ വ്യക്തവും യുക്തവുമായ നിലയിൽ ജനങ്ങളെ പറഞ്ഞു മനിലാക്കുവാനും, അത്വഴി തന്റെ സത്യതക്ക് കൂടുതൽ ദൃഢീകരണം ലഭിക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് മൂസാ നബി (അ) സഹോദ രനെക്കൂടി റസൂലായി നിയോഗിച്ചയച്ചുകൊടുക്കുവാൻ അപേക്ഷിക്കുന്നത്. മൂസാ നബി (അ)ക്ക് സംസാരത്തിൽ അൽപം വിഷമം ഉണ്ടായിരുന്നതിനെക്കുറിച്ച് സൂഃ ത്വാഹായിലും, ഇലും പ്രസ്താവിച്ചിട്ടുണ്ട്. ഒരിക്കൽ മൂസാ നബി (അ)യെ പരിഹസിച്ചു പറ യുന്ന മദ്ധ്യെ ഇങ്ങനെ പറഞ്ഞതായി സൂഃ സുഖ്റുഫ് 52ൽ കാണാം: (അവൻ വ്യക്തമായി സംസാരിച്ചേക്കുന്നതുമല്ല.) ഇതിനും പുറമെ, ഈജിപ്തുകാരുടെ ദൃഷ്ടിയിൽ ഒരു പഴയ കൊലപാതകിയുമാണല്ലോ മൂസാ നബി (അ). ആ നിലക്കും സഹോ ദരന്റെ സഹായവും വാചാലതയും പ്രയോജനപ്പെടുമല്ലോ.
28:35

قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ

(35) അവൻ (അല്ലാഹു) പ റ ഞ്ഞു : "നിന്റെ സഹോദരനെക്കൊണ്ട് നിന്റെ തോൾ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങൾക്ക് രണ്ടാൾക്കും നാം ഒരധികൃത ശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാൽ, അവർ നിങ്ങളിലേക്ക് വന്നെ ത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന നിങ്ങളും നിങ്ങളെ പിൻതു ടർന്നവരും ആയിരിക്കും വിജയികൾ (35) അവൻ പറഞ്ഞു നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം നിന്റെ തോൾകൈക്ക്, (കരങ്ങൾക്ക്) നിന്റെ സഹോദരനെക്കൊണ്ട് നാം ഉണ്ടാ ക്കുകയും (ഏർപ്പെടുത്തുകയും) ചെയ്യാം നിങ്ങൾക്ക് രണ്ടാൾക്കും ഒരു പ്രാബ ല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം അതിനാൽ അവർ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല നിങ്ങളിലേക്ക് നമ്മുടെ ദൃഷ്ടാ ന്തങ്ങൾ നിമിത്തം, (കൊണ്ട്) നിങ്ങൾ രണ്ടാളുമാണ് നിങ്ങളെ പിൻതു ടർന്നുവരും വിജയികൾ, പ്രബലർ സഹോദരൻ മുഖേന നിന്റെ കരങ്ങൾക്ക് -അഥവാ പ്രവർത്തനങ്ങൾക്ക് -നാം ശക്തിയും ബലവും നൽകുകയും, ശത്രുക്കൾക്കെതിരിൽ നിങ്ങളുടെ പക്ഷത്ത് തെളിവും പ്രാബല്യവും തന്നു നിങ്ങളെ സഹായിക്കുകയും ചെയ്യും. അവർക്ക് നിങ്ങളെ കയ്യേറ്റം ചെയ്യാനും, നിങ്ങളെ നാം കല്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. അത്വഴി, നിങ്ങളും നിങ്ങളുടെ അനുയായികളും തന്നെയായിരിക്കും വിജയം വരിക്കുക. ശത്രുക്കൾ പരാജയമടയുകതന്നെ ചെയ്യും എന്ന് സാരം. ഇൗ വാ ഗ്ദാനങ്ങൾ അല്ലാഹു അവർക്ക് തികച്ചും നിറവേറ്റിക്കൊടുത്തിട്ടുമുണ്ട്. അധികാ രപ്രമത്തതയുടെയും ധിക്കാരഭരണത്തിന്റെയും പരമകാഷ്ഠയിലെത്തിയ ഭര ണാതിർത്തിക്കുള്ളിൽവെച്ച്ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റ∫് എന്നും, ഞാന ല്ലാതെ നിങ്ങൾക്കൊരു ഇലാഹും ഉള്ളതായി എനിക്കറിവില്ല എന്നും നി ങ്കോചം വീരവാദം ചെയ്ത ആ ഏകാധിപതിയുടെ മുമ്പിൽവെച്ച്തരിമ്പ് പോലും തലകുനിക്കാതെ, അണു അളവും പതറാതെ, തൗഹീദിന്റെ പ്രബോധനം അവർ നടത്തി. പതിനായിരക്കണക്കിലോ, ലക്ഷക്കണക്കിലോ ജനസംഖ്യ വരുന്ന ജനതയെ അത്യഗ്ഗുതകരമാം വിധം അവർ രക്ഷപ്പെടുത്തി. ആ വമ്പിച്ച ജനതക്ക് ഒരു പുതിയ ജീവിതവും ജീവിതക്രമവും നൽകി. ഇതെല്ലാം അല്ലാഹുവിന്റെ ആ വാഗ്ദാനത്തിന്റെ പൂർത്തീകരണം ഒന്നുമാത്രമാ ണ്.
28:36–37

فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ

وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّـٰلِمُونَ

(36) അങ്ങനെ, മൂസാ അവരുടെ അടുക്കൽ വ്യക്തമായ തെളിവുകളായി നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നപ്പോൾ അവർ പറഞ്ഞു: "ഇത് വ്യാജ നിർമിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നുംതന്നെ) അല്ല; നമ്മുടെ പൂർവ്വപിതാക്കളിൽ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല.' (37) മൂസാ പറഞ്ഞു: "എന്റെ റ∫് നല്ല വണ്ണം അറിയുന്നവനാണ്: അവന്റെ പക്കൽനിന്നുള്ള സൻമാർഗവും കൊണ്ടു വന്നിട്ടുള്ളവൻ ആരാണെന്നും, ഈ (ഇ ഹലോകമാകുന്ന) ഭവനത്തിന്റെ (ശു ഭ) പര്യവസാനം ആർക്കാണുണ്ടായിരി ക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമികൾ നിശ്ചയമായും വിജയിക്കുകയില്ല.' (36) അങ്ങനെ അവരുടെ അടുക്കൽചെന്നപ്പോൾ (ഞങ്ങൾ) കേട്ടിട്ടുമില്ല ഇതിനെക്കുറിച്ച് നമ്മുടെ പിതാക്ക ളിൽ പൂർവ്വൻമാരായ, മുൻകഴിഞ്ഞ (37) മൂസാ പറഞ്ഞു എന്റെ റ∫് നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് വന്നവനെപ്പറ്റി, ആരാണ് വന്ന തെന്ന് സൻമാർഗം കൊണ്ട് അവന്റെ പക്കൽനിന്ന് ഒരുവനെപ്പറ്റിയും, ആരാണെന്നും അവന്നുണ്ടായിരിക്കും (ശുഭമായ)പര്യവസാനം ഭവന ത്തിന്റെ (ഈ ലോകത്തിന്റെ) നിശ്ചയമായും കാര്യം വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല അക്രമികൾ ഇതൊന്നും ചിന്തിക്കുവാൻ ശ്രമിക്കുകയല്ല ചെയ്തത്. അവന്റെ അഹങ്കാ രവും ധിക്കാരവും മുഴക്കുകയാണുണ്ടായത്.
28:38

وَقَالَ فِرۡعَوۡنُ يَـٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ

(38) പറഞ്ഞു: "പ്രധാനി കളേ, ഞാനല്ലാതെ യാതൊരു ഇലാഹും (ആരാധ്യനും) നിങ്ങൾക്കുള്ള തായി ഞാൻ അറിയുന്നില്ല. അതുകൊണ്ട് ഓ, ഹാമാൻ! എനി വേണ്ടി നീ കളിമണ്ണിൽ നെരിപ്പൂട്ടു ക. ധ ഇഷ്ടികയുണ്ടാക്കി ചൂളവെക്കുക പ എന്നിട്ട് എനിക്കൊരു ഉന്നത സൗധമു ണ്ടാക്കിതരുകമൂസായുടെ ഇലാഹിങ്ക ലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ച യമായും, അവനെ വ്യാജം പറയുന്ന വരിൽ പെട്ടവനെന്നത്രെ ഞാൻ ധരിക്കു ന്നത്.' (38) പറഞ്ഞു ഹേ പ്രധാനികളേ ഞാനറി ഞ്ഞിട്ടില്ല, എനിക്കറിവില്ല നിങ്ങൾക്ക് ഒരു ഇലാഹിനെയും ഞാനല്ലാതെ, ഞാനൊഴികെ അതുകൊണ്ട് നീ കത്തിക്കുക, നെരിപ്പൂട്ടുക എനിക്ക് വേണ്ടി ഹാമാനേ! കളിമണ്ണിൽ, മണ്ണിൻമേൽ എന്നിട്ട് എനിക്കുണ്ടാക്കുക ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം ഞാൻ എത്തിനോക്കാം, എനിക്ക് ചെന്നു നോക്കുവാൻ മൂസായുടെ ഇലാഹിങ്കലേക്ക് നിശ്ചയമായും ഞാൻ അവനെ ഞാൻ ധരിക്കുന്നു, വിചാരിക്കുന്നു വ്യാജം (കളവ്) പറയുന്നവരിൽ പെട്ടവനാണെന്ന് ഞാനല്ലാതെ നിങ്ങൾക്കൊരു ഇലാഹും ഉള്ളതായി ഞാൻ അറിയുന്നില്ലെന്നും, (79: 24ൽ പറയുന്നത്പോലെ) ഞാൻ നിങ്ങളുടെ അത്യുന്നതനായ റ∫ാണെന്നും പ്രഖ്യാ പിച്ചത് കൊണ്ട് ഈ ആകാശഭൂമികൾ സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്നവൻ താൻ തന്നെ കരുതേണ്ടതില്ല. ഇമാംറാസീ (റ)യും മറ്റും ചൂണ്ടി ക്കാട്ടിയത് പോലെ, ആ വാദം പുറപ്പെടുവിക്കുവാൻ മാത്രം ഭോഷനല്ലായിരുന്നു നെന്നും, ഒരു പക്ഷേ, അതവൻ പറഞ്ഞാൽ തന്നെയും അൽപം ബുദ്ധിയുള്ള ഏവരും ത് സമ്മതിക്കുകയില്ലെന്നും വ്യക്തമാണ്. നാട്ടിനെയും, പ്രജകളെയും സ്വേച്ഛയനുസരിച്ച് ഭരിച്ചു നിയന്ത്രിച്ചുപോരുന്ന ഏറ്റവും വലിയ രക്ഷിതാവും, അവരുടെ എല്ലാവിധ ആരാധനാ വണക്കങ്ങൾക്കും അവകാശിയായ ഏകാരാധ്യനും താനാണെന്നും അതിനാൽ വേറൊരു റ∫ിനെയും, ഇലാഹിനെയും (രക്ഷിതാവിനെയും ആരാധ്യനെയും) അവിടെ അവതരി പ്പിക്കുവാൻ പാടില്ലെന്നുമാണ് അവന്റെ വാദം. രാജാക്കൾ ആരാധ്യപുരുഷൻമാരായി ഗണി ക്കപ്പെടുകയും, അവരിൽ ദിവ്യത്വം കൽപിക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്ത കാലം വരെ പല നാട്ടിലും നടപ്പുള്ളതായിരുന്നു. സംബന്ധിച്ചിടത്തോളം ഇൗ നില കൂടുതൽ മൂർദ്ധന്യത്തിലെത്തിയിരുന്നുവെന്ന് മാത്രം. ജനമദ്ധ്യെ മൂസാ നബി (അ)യെ പരിഹസിക്കുവാനും, തൗഹീദിന്റെ പ്രബോധനത്തിൽ ജനങ്ങൾക്ക് ആശയക്കുഴപ്പവും, സംശയവും ഉളവാക്കാനും വേണ്ടി പ്രയോഗിക്കുന്ന ഒരു സൂത്രമത്രെ തന്റെ മന്ത്രി ഹാമാനെ വിളിച്ചുകൊണ്ടുള്ള ആ കൽപന. കളിമണ്ണ്കൊണ്ട് ഇഷ്ടികയുണ്ടാക്കി ചൂളവെച്ചു ചുട്ടെടുത്താണല്ലോ മിക്ക നാട്ടിലും കെട്ടിടങ്ങളുണ്ടാക്കുന്ന ത്. വേഗം കുറെ ഇഷ്ടികയുണ്ടാക്കി ഒരു ഉന്നതമായ സൗധം കെട്ടിപ്പൊക്കണം. ഭൂമിയിലെ വിടെയും ഞാനല്ലാതെ ഒരു ഇലാഹില്ലാത്ത സ്ഥിതിക്ക് മൂസായുടെ പുതിയ ഇലാഹിനെ ആകാ ശത്തൊന്ന് പരിശോധിച്ചുനോക്കണം എന്നാണവൻ പറയുന്നത്. ഇങ്ങനെ ഒരു സൗധം ഉണ്ടാക്കിയതായോ അതിൽ കേറി നോക്കിയതായോ യാതൊരു തെളിവുമില്ല. വേറൊരു ഇലാഹും ഉള്ളതായി താൻ അറിയുന്നില്ല എന്നും, മൂസാ കളവ് പറയുന്നവനാ ണെന്നാണ് താൻ ധരിക്കുന്നതെന്നും പറഞ്ഞത് താനൊരു നിഷ്പക്ഷവാദിയും സത്യാന്വേ ഷിയുമാണെന്ന് വരുത്തിത്തീർക്കുവാനാകുന്നു. വാസ്തവത്തിൽ ഇത്രയും കടുത്ത ധിക്കാ രത്തിനും, നിഷേധത്തിനും കക്ഷിയും ഒരുമ്പെടുവാനുള്ള കാരണമെന്താ ണെന്ന് അല്ലാഹു വ്യക്തമാക്കുന്നു:-
28:39–42

وَٱسۡتَكۡبَرَ هُوَ وَجُنُودُهُۥ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ

فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّـٰلِمِينَ

وَجَعَلۡنَٰهُمۡ أَئِمَّةٗ يَدۡعُونَ إِلَى ٱلنَّارِۖ وَيَوۡمَ ٱلۡقِيَٰمَةِ لَا يُنصَرُونَ

Passage continues through verse 28:42.

(39) അവനും അവന്റെ സൈന്യ ങ്ങളും നാട്ടിൽ ന്യായരഹിതരായി അഹങ്കാരം നടിച്ചു; നമ്മുടെ അടുക്കലേക്ക് അവർ മടക്കപ്പെ ടുകയില്ലെന്ന് അവർ ധരിക്കുകയും ചെയ്തു. (40) അതിനാൽ, അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തിൽ എറിഞ്ഞു കളഞ്ഞു. അക്രമികളുടെ പര്യവസാനം എങ്ങനെയാണുണ്ടായ തെന്ന് നോക്കുക! (41) നാം അവരെ നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കളാക്കി; ക്വിയാമ നാളിൽ അവർക്ക് സഹായം നൽക പ്പെടുന്നതുമല്ല. (42) ഈ ഐഹികലോകത്ത് നാം അവർക്ക് (പിന്നാലെ) ശാപം തുടർത്തു കയും ചെയ്തു. ക്വിയാമത്ത് നാളി ലാകട്ടെ, അവർ വഷളാക്കപ്പെട്ട ധ ശപി ക്കപ്പെട്ട പ വരുടെ കൂട്ടത്തിലുമായിരിക്കും. (39) അവൻ അഹങ്കാരം (ഗർവ്) നടിച്ചു അവൻ അവന്റെ സൈന്യങ്ങളും ഭൂമിയിൽ (നാട്ടിൽ) ന്യായം കൂടാതെ, ന്യായരഹിത മായി അവർ ധരിക്കുകയും ചെയ്തു നിശ്ചയമായും അവർ നമ്മുടെ അടു ക്കേ ല മടക്കപ്പെടുകയില്ല (എന്ന്) (40) അതിനാൽ നാം അവനെ പിടിച്ചു തന്റെ സൈന്യങ്ങളേയും അപ്പോൾ നോക്കുകൃ എന്നിട്ട് അവരെ ന്ധ സമുദ്രത്തിൽ എങ്ങനെ ഉണ്ടായെന്ന്, ആയെന്ന് അക്രമികളുടെ പര്യവസാനം, അന്ത്യഫലം (41) അവരെ നാം ആക്കി നേതാക്കൻമാർ, മുമ്പൻമാർ ക്ഷണിക്കുന്ന, വിളിക്കുന്ന നരകത്തിലേക്ക് ക്വിയാമത്ത് നാളിൽ അവർ സഹായിക്കപ്പെടുന്നതുമല്ല (42) നാം അവരെ അനുഗമിച്ചു, പിൻതുടർത്തുകയും ചെയ്തു ഈ ഐഹികലോകത്ത് ശാപം ക്വിയാമത്ത് നാളിലാകട്ടെ അവർ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും അവനെയും, അവന്റെ സൈന്യങ്ങളെയും പിടിച്ചു കടലിൽ എറിഞ്ഞു എന്ന പ്രയോഗ ത്തിൽ, ആ സംഭവം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ ഒരു നടപ ടിയായിരുന്നുവെന്ന് സൂചന കാണാം. 6-ാം വചനത്തിൽ ദുർ∫ലരായ പ്പറ്റി അവരെ നേതാക്കൻമാരാക്കുവാൻ നാം ഉദ്ദേശിക്കുന്നുവെന്നും മറ്റും അല്ലാഹു പറഞ്ഞുവ ല്ലോ. എന്നാൽ ഇതേവരെയും നേതാക്കളായി ഗണിക്കപ്പെട്ടിരുന്നവർ അവന്റെ അവരുടെ നേതൃത്വത്തിന്റെ സ്വഭാവമാണ് 41-ാം വചന ത്തിൽ നാം കാണുന്നത്. അതെ, അവർ നേതാക്കളായിരുന്നു. പക്ഷേ, നരകത്തിലേക്ക് ജന ങ്ങളെ ക്ഷണിക്കുന്നതിലായിരുന്നു അവരുടെ നേതൃത്വം. അധികാരപ്രമത്തതയിലും ഭൗതി കമായ നേട്ടങ്ങളിലും അഹങ്കരിച്ചുകൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചുവരുന്ന എല്ലാവരും അവന്റെ ആൾക്കാരെയും മാതൃകയാക്കുകയാണ് ചെയ്യുന്നതെന്ന സൂച നയും ഈ വചനത്തിൽ കാണാവുന്നതാണ്. വിഭാഗം - 5
28:43

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ

(43) പൂർവ്വ തലമുറകളെ നശിപ്പി ച്ചതിന് ശേഷം, ജനങ്ങൾക്ക് ഉൾക്കാഴ്ച കളായും, മാർഗദർശനമായും, കാരു ണ്യമായുംകൊണ്ട് നാം മൂസാക്ക് വേദ ഗ്രമ്ലം നൽകുകയുണ്ടായി; അവർ ഉറ്റാ ലോചിക്കുവാൻവേണ്ടി. (43) നാം കൊടുക്കുകയുണ്ടായി, നൽകിയിട്ടുണ്ട് മൂസാക്ക് വേദഗ്രമ്ലം ശേഷമായി നാം നശിപ്പിച്ചതിന്റെ തലമുറകളെ, കാലക്കാരെ പൂർവ്വ, ആദ്യത്തെ, മുൻകഴിഞ്ഞ ഉൾക്കാഴ്ചകളായി, അന്തർബോധ ങ്ങളായിട്ട് മനുഷ്യർക്ക് മാർഗദർശനമായും കാരുണ്യമായും അവരായേക്കാം ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന മൂസാ നബി (അ)ക്ക് മുമ്പും എത്രയോ പ്രവാചകൻമാർ കഴിഞ്ഞുപോയിട്ടുണ്ട്. ആ പ്രവാ ചകൻമാരുടെ സമുദായങ്ങൾക്കാവശ്യമായ ദൈവികസന്ദേശങ്ങളും, മാർഗദർശനങ്ങളും ആ പ്രവാചകൻമാർ മുഖാന്തരം നൽകപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനുമുമ്പുള്ള ഒരു സമുദായത്തിനും നിയമസംഹിത ( ) എന്ന നിലക്ക് ഒരു വേദഗ്രമ്ലം നൽകപ്പെട്ടതായി അറിയപ്പെടുന്നില്ല. അദ്ദേഹത്തിന് മുമ്പ് ഇസ്ലാമിന്റെ പേരിൽ ധർമസമരം (ജിഹാദ്) നടന്നിരുന്നതായും അറിയപ്പെടുന്നില്ല. അറി യപ്പെട്ടിടത്തോളം, ഒന്നാമത്തെ നിയമഗ്രമ്ലമത്രെ തൗറാത്ത്. അത് മുതൽക്കാണ് ജിഹാദ് ആരംഭിച്ചിട്ടുള്ളതും. മുൻസമുദായങ്ങളിൽ ഉണ്ടായത് പോലെ പ്രവാചകനെ ധിക്ക രിക്കുകമൂലം ഒരു സമുദായം ആകമാനം നാശമടയത്തക്ക ഉൻമൂലശിക്ഷ ( ) തൗറാത്തിന് ശേഷം സംഭവിക്കുകയും ഉണ്ടായിട്ടില്ല. വേദഗ്രമ്ലം അവതരിച്ചതിന്റെ ഉദ്ദേശ്യങ്ങളായി മൂന്ന് കാര്യങ്ങൾ അല്ലാഹു ഇവിടെ ഉണർത്തിയിരിക്കുന്നു: 1) അത് മനുഷ്യന് അന്തർബോധംനൽകുന്നു. അതായത്: ഹൃദ യമാകുന്ന കണ്ണുകൊണ്ട് നോക്കി (ചിന്തിച്ചു) യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുവാൻ ഉതകുന്ന താണ്. അതായത്: സത്യാസത്യങ്ങൾ ഇന്നതാണെന്ന് അത് കാട്ടി ക്കൊടുക്കുന്നു. 3) അത് അല്ലാഹുവിന്റെ കാരുണ്യമാകുന്നു. മനുഷ്യന് അവന്റെ സ്രഷ്ടാവായ അല്ലാ ഹുവിനെക്കുറിച്ച് അറിയുവാൻ പര്യാപ്തമായ ദൃഷ്ടാന്തങ്ങൾ അവന്റെ മു മ്പിൽ പലതുണ്ട്. അവന് വിശേഷബുദ്ധിയും, വിവേചന ശക്തിയും നൽകപ്പെട്ടിട്ടുമുണ്ട്. എന്നിരിക്കെ അതി ന് പുറമെ മനുഷ്യന്റെ ജയാപജയമാർഗങ്ങളും ഗുണദോഷഫലങ്ങളും സ്പഷ്ടമായി തുറ കാണിച്ചുകൊടുക്കുന്ന ഒരു പ്രമാണംകൂടി അവന് നൽകുകയെന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും വമ്പിച്ച അനുഗ്രഹവും തന്നെ. സംശയമില്ല.
28:44–46

وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ

وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ

وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ

(44) (നബിയേ) മൂസാക്ക് നാം (ആ) കാര്യം നിർവ്വഹിച്ചുകൊടുത്ത പ്പോൾ (ത്വൂർ പർവ്വതത്തിന്റെ) പടിഞ്ഞാ റുവശത്തെ പാർശ്വത്തിൽ നീയുണ്ടാ യിരുന്നില്ല; നീ (അതിന്) സാക്ഷിക ളിൽപെട്ടവനുമായിരുന്നില്ല. (45) എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരിൽ ആയുഷ്കാലം ദീർഘ മായിക്കഴിഞ്ഞു. മദ്യൻകാർക്ക് നമ്മുടെ ലക്ഷ്യങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ട് നീ അവരിൽ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കി ലും, നാം ദൗത്യം നൽകുന്ന ധ റസൂലു കളെ നിയോഗിക്കുന്ന പ വരാകുന്നു. (46) ത്വൂർ (പർവ്വതത്തി)ന്റെ പാർശ്വത്തിൽ, നാം (മൂസായെ) വിളി ച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കി ലും, നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്.) നിനക്ക് മുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീത് നൽകുവാനായിട്ടാകുന്നു (അത്); അവർ ഉറ്റാലോചിച്ചേക്കാമല്ലോ. (44) നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല പടിഞ്ഞാറുവശ ത്തിന്റെ പാർശ്വത്തിൽ, ഓരത്തിൽ നാം നിർവ്വഹിച്ചപ്പോൾ, നിറവേറ്റിയപ്പോൾ മൂസാക്ക് (ആ) കാര്യം, കല്പന നീ ആയിരുന്നതുമില്ല സാക്ഷി കളിൽ, ഹാജരുള്ളവരിൽ (പെട്ടവൻ) (45) എങ്കിലും നാം നാം ഉണ്ടാക്കി, ഉഗ്ഗവിപ്പിച്ചു പല തലമുറകളെ, കാലക്കാരെ എന്നിട്ട് ദീർഘമായി, നീണ്ടു നിന്നു അവരിൽ, അവർക്ക് ആയുഷ്കാലം, ആയു് നീ ആയിരുന്ന തുമില്ല നിവസിക്കുന്നവൻ, പാർക്കുന്നവൻ മദ്യൻകാരിൽ നീ ഓതി ക്കൊടുത്തുകൊണ്ട് അവർക്ക്, അവരിൽ നമ്മുടെ ലക്ഷ്യങ്ങൾ, ദൃഷ്ടാന്തങ്ങൾ എങ്കിലും നാം നാം ആകുന്നു ദൗത്യം നൽകുന്നവർ, അയക്കുന്നവർ (46) നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല ത്വൂറിന്റെ പാർശ്വത്തിൽ, അരികിൽ നാം വിളിച്ചപ്പോൾ എങ്കിലും, പക്ഷേ കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് നിന്റെ റ∫ിന്റെ പക്കൽനിന്നുള്ള നീ താക്കീത് (മുന്നറിയിപ്പ് നൽകുവാൻ) ഒരു ജനതക്ക് അവർക്ക് വന്നിട്ടില്ല ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും നിനക്ക് മുമ്പ് അവർ ആയേക്കാം, ആകുവാൻ വേണ്ടി ഉറ്റാലോചിക്കും. ത്വൂർ മലയുടെ പടിഞ്ഞാറുഭാഗത്ത് വെച്ച് മൂസാ നബി (അ)യെ അല്ലാഹു വിളിച്ചു സംഭാ ഷണം നടത്തുകയും, അദ്ദേഹത്തെ റസൂലായി നിയോഗിക്കുകയും മറ്റും ഉണ്ടായപ്പോൾ നബി തിരുമേനി ˜ അവിടെ ഉണ്ടായിരുന്നത്കൊണ്ടോ, പ്രസ്തുത സംഭവങ്ങൾക്ക് ദൃക്സാ ക്ഷിയായിരുന്നത്കൊണ്ടോ ഒന്നുമല്ല ആ സംഭവങ്ങൾ ഇത്രയും സൂക്ഷ്മമായും, വ്യക്ത മായും അവിടുന്ന് വിവരിക്കുന്നത്. അത്പോലെത്തന്നെ, മദ്യനിലെ സംഭവങ്ങൾ വിവരി ക്കുവാൻ സാധിച്ചത് മക്കയിലെന്നത് രാജ്യക്കാർക്ക് അല്ലാഹു വിന്റെ ലക്ഷ്യങ്ങൾ പ്രബോധനം ചെയ്തുകൊണ്ട് അവർക്കിടയിൽ നബി ˜ താമസിച്ചു വന്നിരുന്നത്കൊണ്ടും അല്ല. ചുരുക്കത്തിൽ നബി ˜ യുടെ എത്രയോ മുമ്പ് കഴിഞ്ഞ മേൽപ്രസ്താവിച്ച സംഭവങ്ങൾ അവിടുന്ന് വിവരിക്കുന്നത് ആ സംഭവങ്ങളൊന്നും അവി ടുന്ന് കണ്ടറിഞ്ഞത് കൊണ്ടല്ല. പക്ഷേ, മൂസാ നബി (അ)ക്ക് ശേഷം പല തലമുറകളും ഉൽഭവിക്കുകയും നശിക്കുകയും ചെയ്തു. ദീർഘമായ കാലവും കഴിഞ്ഞുപോയി. കാലപ്പഴക്കത്തിൽ അദ്ദേഹത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങളും, അദ്ദേഹത്തിന്റെ അധ്യാപന തത്വങ്ങളും ജനങ്ങൾക്കിടയിൽ വിസ്മരിക്ക പ്പെട്ടു. കേട്ടുകേൾവിയും ഊഹാപോഹങ്ങളുമായി അവ അവശേഷിച്ചു. ഈ തലമുറ യുടെ റസൂലായി നബി ˜ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇടക്കിടെ റസൂലുകളെ അയക്കു ന്നത് അല്ലാഹുവിന്റെ പതിവുമായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് വഹ്യ്മൂലം നബി ˜ അറിയിച്ചുകൊടുക്കുന്നതാണ് ഈ വിവരങ്ങളെല്ലാം. നബി ˜ യുടെ ജനതയാകുന്ന ക്വുറൈശി അറബികളാകട്ടെ, യഹൂദരെയും, ക്രിസ്ത്യാനികളെയുംപോ ലെവേദഗ്രമ്ലങ്ങളുമായോ, പ്രവാചകൻമാരുമായോ പരിചയപ്പെടാത്തവരാണ്. വേദക്കാരെ കാര്യ മുൻപ്രവാചകൻമാരുടെയും, അവരുടെ ജനതകളുടെയും ചരി ത്രങ്ങൾ അവയ്ക്ക് ദൃക്സാക്ഷിയായിരുന്ന ഒരാളെപ്പോലെ ശരിക്ക് വിവരിച്ചുകൊടുത്ത് അവരെ താക്കീത് ചെയ്യുവാൻവേണ്ടിയാണ് ഇതെല്ലാം നബി ˜ അല്ലാഹു അറിയിച്ചുകൊ ടുത്തിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ കേട്ടറിയുമ്പോൾ അവർക്ക് ചിന്തിക്കുവാനും, തങ്ങളുടെ കാര്യത്തിൽ ഉറ്റാലോചിക്കുവാനും അത് കാരണമായിത്തീരുമല്ലോ. ഇതാണ് ഈ വചന ങ്ങളുടെ താൽപര്യം. അടുത്ത ആയത്തിൽ നബി തിരുമേനി ˜ യെ ഈ സമുദായത്തി ലേക്ക് റസൂലായി നിയോഗിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നു:-
28:47

وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ

(47) അവരുടെ കരങ്ങൾ മുൻ ചെയ്തിട്ടുള്ളതിന്റെ ഫലമായി അവർക്ക് വല്ല വിപത്തും ബാധിക്കുകയും, അപ്പോൾ അവർ (ഇങ്ങനെ) പറഞ്ഞേക്കു കയും ചെയ്യുകയില്ലായിരുന്നുവെങ്കിൽ (നിന്നെ നാം അവരിലേക്ക് അയക്കുമാ യിരുന്നില്ല): "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാൽ ഞങ്ങൾ നിന്റെ ലക്ഷ്യങ്ങളെ പിൻപ റ്റുകയും, ഞങ്ങൾ സത്യവിശ്വാസിക ളിൽപെട്ടവരാകുകയും ചെയ്യുമായിരു ന്നുവല്ലോ!' (47) ഇല്ലായിരുന്നുവെങ്കിൽ അവർക്ക് ബാധിക്കുക വല്ല വിപ ത്തും, ബാധയും മുൻചെയ്തത് (മുമ്പ് പ്രവർത്തിച്ചത്) നിമിത്തം അവ രുടെ കരങ്ങൾ, കൈകൾ അപ്പോൾ അവർ പറയുകയും ഞങ്ങളുടെ രക്ഷി താവേ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല ഞങ്ങ ളിലേക്ക് ഒരു റസൂലിനെ, ദൈവദൂതനെ എന്നാൽ ഞങ്ങൾ പിൻപറ്റുമായിരു ന്നു, തുടരുമായിരുന്നു നിന്റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ ഞങ്ങളാകു കയും ചെയ്യുമായിരുന്നു സത്യവിശ്വാസികളിൽപെട്ട (വർ) അവിശ്വാസം, ദുർന്നടപ്പ് മുതലായവ നിമിത്തം പല വിപത്തുകളും അനുഭവിക്കുവാൻ അവകാശപ്പെട്ടവരാണ് വാസ്തവത്തിൽ അവർ. അങ്ങനെ വല്ലതും അനുഭവപ്പെടുമ്പോൾ, തങ്ങളിലേക്ക് ഒരു തരാത്തത് കൊണ്ടാണ് തങ്ങൾ ഈ ശിക്ഷക്ക് അർഹരാകേണ്ടി വന്നതെന്നും, ഒരു റസൂൽ തങ്ങളിൽ വന്നിരുന്നുവെങ്കിൽ തങ്ങൾ സത്യ വിശ്വാസികളാകുമായിരുന്നുവെന്നും ന്യായവാദം ചെയ്യാതിരിക്കുവാൻ വേണ്ടി യാണ് അവരിലേക്ക് റസൂലിനെ അയച്ചത് എന്ന് സാരം. എന്നാൽ, അവർക്കൊരു റസൂൽ വന്നപ്പോൾ അവർ ചെയ്തതെന്താണ്?-
28:48

فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ

(48) എന്നാൽ, നമ്മുടെ പക്കൽനിന്ന് യഥാർത്ഥം അവർക്ക് വന്നപ്പോഴോ, അവർ പറയുകയാണ്; "മൂസാക്ക് നൽക പ്പെട്ടത് പോലെയുള്ളത് ധ ദൃഷ്ടാന്ത ങ്ങ ൾ പ ഇവന് നൽകപ്പെടാത്തതെ ന്താണ്?!' എന്ന്. മുമ്പ് മൂസാക്ക് നൽകപ്പെട്ടതിലും അവർ അവിശ്വസിക്കുകയുണ്ടായില്ലേ?! അവർ പറഞ്ഞു: "പരസ്പരം പിന്തുണ നൽകുന്ന രണ്ട് ജാലവിദ്യകളാണ്' എന്ന്. "നിശ്ചയമായും, ഞങ്ങൾ എല്ലാ റ്റിലും അവിശ്വസിക്കുന്നവരാണ്' എന്നും അവർ പറയുകയും ചെയ്തു! (48) അങ്ങനെ അവർക്ക് വന്നപ്പോൾ യഥാർത്ഥം, സത്യം നമ്മുടെ പക്കൽ നിന്ന് അവർ പറഞ്ഞു അവന് നൽകപ്പെടാത്തതെന്ത്, കൊടുക്ക പ്പെടരുതോ നൽകപ്പെട്ടതുപോലെ മൂസാക്ക് അവർ അവി ശ്വസിക്കുകയും ചെയ്തില്ലേ നൽകപ്പെട്ടതിൽ മൂസാക്ക് മുമ്പ് വർ പറഞ്ഞു രണ്ട് ജാലവിദ്യകൾ രണ്ടും പരസ്പരം പിന്തുണ നൽകുന്നു അവർ പറയുകയും ചെയ്തു നിശ്ചയമായും ഞങ്ങൾ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ് കഴിഞ്ഞ ആയത്തിൽ പ്രസ്താവിച്ച കാരണത്താലാണ് അല്ലാഹുവിങ്കൽനിന്നുള്ള യഥാർത്ഥ സത്യമാകുന്ന നബി ˜ നിയുക്തനായത്. അപ്പോഴത്തെ ആക്ഷേപം; മൂസാനബിക്ക് വടി, കൈ, മുതലായ ദൃഷ്ടാന്തങ്ങൾ ലഭിച്ചത് പോലെ "എന്തുകൊണ്ട് മുഹമ്മദിന്നുണ്ടായില്ല' എന്നായിരുന്നു! എന്നാൽ, അതേ മൂസാനബിയിൽ ഇവരും ഇവ രുടെ മുൻഗാമികളും വിശ്വസിച്ചിരുന്നുവോ? അതുമില്ല. മൂസായും ഹാറൂനും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്ന രണ്ട് ജാലവിദ്യക്കാരാണെന്ന് ഇവരുടെ പൂർവ്വികൻമാർ അന്ന് പറഞ്ഞു. മൂസായും മുഹമ്മദും രണ്ടുപേരും ഒരേ തരത്തിലുള്ള രണ്ട് ജാലവിദ്യക്കാരാണ്. രണ്ടാളും കൊണ്ടുവന്നിട്ടുള്ളതും, ജാലവിദ്യയാണ്. രണ്ടിലും വിശ്വസിക്കുവാൻ ഞങ്ങൾ തയ്യാറില്ല എന്ന് ഇപ്പോൾ ഇവരും പറയുന്നു. എന്നതിന് പകരം എന്നും വായനയുണ്ട്. അപ്പോൾ ഏഞ്ചഴസ്ലങ്കഖ എന്നതിന് "പരസ്പരം പിന്തുണ നൽകുന്ന രണ്ട് ജാലവിദ്യക്കാർ' എന്നർത്ഥമായിരിക്കും. രണ്ടായാലും ഉദ്ദേശ്യം ഒന്നുതന്നെ.
28:49

قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ

(49) (നബിയേ) പറയുക: "എന്നാൽ, അല്ലാഹുവിങ്കൽ നിന്നുമുള്ള അത് അവ രണ്ടിനെ ക്കാളും കൂടുതൽ മാർഗദർശകമായിക്കൊ ണ്ട്നിങ്ങൾ കൊണ്ടുവരുക, ഞാൻ അത് പിൻപറ്റിക്കൊള്ളാം; നിങ്ങൾ സത്യ വാൻമാരാണെങ്കിൽ (കാണട്ടെ)!' (49) നീ പറയുക എന്നാൽ നിങ്ങൾ വരുവിൻ ഒരു വേദഗ്രമ്ലംകൊണ്ട് അല്ലാഹുവിന്റെ പക്കൽനിന്ന് അത് കൂടുതൽ മാർഗദർശകമാണ് അത് രണ്ടിനെക്കാൾ ( എന്നാൽ) ഞാനതിനെ പിൻപറ്റാം നിങ്ങളാണെങ്കിൽ സത്യവാൻമാർ, സത്യവാദികൾ "അവ രണ്ടും' എന്ന് പറഞ്ഞത് രണ്ട് നബിമാരും കൊണ്ടുവന്ന വേദഗ്രമ്ലങ്ങളെക്വുർ ആനെയും മാർഗദർശനത്തിൽ രണ്ടിനെയും കവ ച്ചുവെക്കുന്ന ഒരു ദൈവികഗ്രമ്ലം കൊണ്ടുവന്നു തങ്ങളുടെ വാദം സ്ഥാപിക്കുവാൻ അവരെ അല്ലാഹു വെല്ലുവിളിക്കുകയാണ്.
28:50–51

فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

۞وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ

(50) എന്നിട്ട് അവർ നിനക്ക് (അ തിന്) ഉത്തരം തന്നില്ലെങ്കിൽ, അവർ തങ്ങളുടെ ഇച്ഛകളെമാത്രം പിൻപറ്റി ക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞു കൊള്ളുക. അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ, തന്റെ ഇച്ഛയെ പിൻപറ്റുന്നവനെക്കാൾ വഴിപിഴച്ചവൻ ആരാണുള്ളത്?! നിശ്ചയ മായും, അല്ലാഹു അക്രമികളായ ജന തയെ നേർമാർഗത്തിലാക്കുകയില്ല. വിഭാഗം - 6 (51) തീർച്ചയായും, (ഈ) വചനം നാം അവർക്ക് (ഒന്നിന് ശേഷം മറ്റൊ ന്നായി) ചേർത്തു ഉറ്റാലോചിക്കുവാൻവേണ്ടി. (50) എന്നിട്ടവർ മറുപടി (ഉത്തരം) തന്നില്ലെങ്കിൽ നിനക്ക് എന്നാൽ നീ അറിയുക നിശ്ചയമായും അവർ പിൻപറ്റുന്നു എന്ന് അവ (മാത്രം) ആരാണ് അധികം വഴി തെറ്റിയവൻി പിൻപറ്റി യവനെക്കാൾ, തുടർന്നവനെക്കാൾ തന്റെ ഇച്ഛയെ ഒരു മാർഗദർശനവും കൂടാതെ അല്ലാഹുവിങ്കൽനിന്ന് നിശ്ചയമാ യും അല്ലാഹു അവൻ മാർഗ ദർശനം നൽകുകയില്ല, വഴി കാട്ടുകയില്ല അക്രമികളായ ജനതക്ക് (51) (ഒന്നിന് ശേഷം ഒന്നായി) നാം ചേർത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് അവർക്ക് വചനം, വാക്ക് അവരായേക്കാം, ആകുവാൻവേണ്ടി ഉറ്റാ ലോചിക്കുന്ന (വർ) "വചനം' ( )കൊണ്ടുദ്ദേശ്യം അവതരണം ഒരു പ്രാവശ്യമായിട്ടല്ല, അനേകം ഗഡുക്കളിലായിട്ടാണുള്ളത്. അതിലെ വിഷയങ്ങളാകട്ടെ, വിവിധ രൂപത്തിൽ വിവരിച്ചു വിശദീകരിക്കുകയും, ആവർത്തിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടു ണ്ട്. ചുരുക്കത്തിൽ, ഗ്രഹിക്കുവാനും, ചിന്തിക്കുവാനും വേണ്ടുന്ന മാർഗങ്ങളെല്ലാം അതിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.
28:52–55

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ

وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ

أُوْلَـٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

Passage continues through verse 28:55.

(52) ഇതിനുമുമ്പ് നാം വേദഗ്രമ്ലം നൽകിയിട്ടുള്ളവർതന്നെയും ഇതിൽ വിശ്വസിക്കുന്നു. (53) ഇതവർക്ക് ഓതിക്കേൾപ്പിക്ക പ്പെടുന്നതായാൽ അവർ പറയും: "ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു; നിശ്ചയമായും, ഇത് നമ്മുടെ രക്ഷിതാ വിങ്കൽനിന്നുള്ള യഥാർത്ഥമാകുന്നു; ഞങ്ങൾ ഇതിനുമുമ്പേ "മുസ്ലിം' കളായി ധ അനുസരണമുള്ളവരായിരിക്കു ന്നു പ (54) ക്ഷമിച്ചത് നിമിത്തം -അവരുടെ പ്രതിഫലം രണ്ട് പ്രാവശ്യം (ഇരട്ടിയായി) നൽക പ്പെടുന്നതാകുന്നു. അവർ, നന്മ കൊണ്ട് തിന്മയെ തടുക്കുന്നു; നാം അവർക്ക് നൽകിയിട്ടുള്ളതിൽനിന്ന് അവർ ചിലവഴിക്കുകയും ചെയ്യുന്നു. (55) വ്യർത്ഥമായുള്ളത് കേട്ടാൽ, അവർ അതിൽനിന്നും തിരിഞ്ഞുകളയു കയും (ഇങ്ങനെ) പറയുകയും ചെയ്യു ഞങ്ങളുടെ കർമ ങ്ങൾ; നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങ ളും. നിങ്ങൾക്ക് "സലാം!' ഞങ്ങൾ മൂഢൻമാരെ ആവശ്യപ്പെടുന്നില്ല.' (52) യാതൊരു കൂട്ടർ നാം അവർക്ക് നൽകിയിരിക്കുന്നു വേദ ഗ്രമ്ലം ഇതിന് മുമ്പ് അവരാകട്ടെ (അവർതന്നെ) അതിൽ വിശ്വസിക്കു ന്നു, വിശ്വസിച്ചുവരുന്നു (53) ഇത് ഓതിക്കൊടുക്കപ്പെടുന്നതായാൽ അവർക്ക് അവർ പറയും ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു നിശ്ചയമായും ഇത് യഥാർത്ഥമാണ് നമ്മുടെ റ∫ിങ്കൽ നിന്നുള്ള നിശ്ചയമായും ഞങ്ങളായിരി ക്കുന്നു ഇതിന് മുമ്പായി മുസ്ലിംകൾ (54) അക്കൂട്ടർ അവർക്ക് കൊടുക്കപ്പെടും അവരുടെ പ്രതിഫലം രണ്ട് പ്രാവശ്യം അവർ സഹിച്ചതുകൊണ്ട്, ക്ഷമിച്ചത് നിമിത്തം അവർ തടുക്കുന്നു നന്മകൊണ്ട് തിന്മയെ നാമവർക്ക് നൽകിയതിൽനിന്ന് അവർ ചിലവഴിക്കു കയും ചെയ്യും (55) അവർ കേട്ടാൽ വ്യർത്ഥമായത്, അനാവശ്യം അവർ തിരിഞ്ഞുകളയും, അശ്രദ്ധകാണിക്കും അതിൽ നിന്ന് അവർ പറയുകയും ചെയ്യും ഞങ്ങൾക്ക് ഞങ്ങളുടെ കർമങ്ങൾ നിങ്ങൾക്ക് നിങ്ങ ളുടെ കർമങ്ങളും സലാം, ശാന്തി, സമാധാനം നിങ്ങൾക്ക്, നിങ്ങൾക്കുണ്ടാ വട്ടെ ഞങ്ങൾ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) അജ്ഞൻമാരെ, മൂഢൻമാരെ ഒരു നിലക്ക് വേദക്കാരായ യഹൂദൻമാരെയും, ക്രിസ്ത്യാനികളെയും അപേക്ഷിച്ച് ക്വുർ ആനിൽ വിശ്വസിക്കുവാൻ വേഗം മുമ്പോട്ട് വരേണ്ടത് ക്വുറൈശീ അറബികളാണ്. കാര ണം, വേദക്കാരുടെ കയ്യിൽ നാമമാത്രമാണെങ്കിലും വേദഗ്രമ്ലംതൗറാത്തും അവർക്ക് പ്രത്യേകമായി അവതരിച്ചതുമല്ല. എന്നിട്ടും കേട്ടമാത്രയിൽ അതിൽ സത്യസാക്ഷ്യങ്ങളുടെ ബഹുലതയും വ്യക്തതയും പലരും മുന്നോട്ടുവരുന്നു. അബീസീനിയാ, ശാം മുതലായ രാജ്യങ്ങളിൽ നിന്ന് പോലും വേദക്കാരായ പലരും വന്നു നബി ˜ യിൽ വിശ്വ സിക്കയുണ്ടായി. ഇവരിൽ പലരും മതപുരോഹിതന്മാരും പണ്ഡിതൻമാരുമായിരുന്നു. അബീസീനിയായിലെ ചക്രവർത്തിയായ നജ്ജാശീ (നെഗാശീ) എഴുപത് പേരടങ്ങിയ ഒരു നിവേദക സംഘത്തെ അയക്കുകയും, റസൂൽ ˜ അവർക്ക് സൂറത്തുയാസീൻ ഓതിക്കേൾപ്പി ച്ചപ്പോൾ അവർ കരഞ്ഞുകൊണ്ട് ഇസ്ലാമിനെ ആട്ടേഷിക്കുകയും ചെയ്തു. ഇങ്ങനെയുള്ളവ രെപ്പറ്റിയാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. അല്ലാഹു പറയുന്നു:- (നിശ്ചയമായും വേദക്കാരിലുണ്ട് ചിലർ, അവർ അല്ലാഹുവിലും, നിങ്ങൾക്ക് ഇറക്കപ്പെട്ട ഇറക്കപ്പെട്ടതിലും അല്ലാഹുവിന് ഭക്തി അർപ്പിച്ചുകൊണ്ട് വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ആയത്തുകൾക്ക് അവർ അൽപമായ വില വാങ്ങുന്നില്ല. അക്കൂട്ടർക്ക് തങ്ങ ളുടെ റ∫ിന്റെ അടുക്കൽ തങ്ങളുടെ പ്രതിഫലമുണ്ട്. (ആലു ഇംറാ ൻ- 199) തങ്ങളുടെ വേദഗ്രമ്ലത്തിൽനിന്നും അവർ നബി ˜ യെക്കുറിച്ച് മനിലാക്കിയിരുന്നു. അതു കൊണ്ട് നബി ˜ യുടെ നിയോഗവാർത്ത അറിഞ്ഞ ഉടനെ അവർ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ, നേരത്തെത്തന്നെ അവർ മുസ്ലിംകളായിത്തീർന്നിരുന്നു. ആദ്യത്തിൽ അവ രുടെ വേദത്തിലും, അനന്തരം വിശ്വസിച്ചതിനാൽ അല്ലാഹു അവർക്ക് ഇരട്ടി പ്രതിഫലം നൽകുന്നതാണ്. രണ്ട് ഗ്രമ്ലവും സ്വീകരിക്കുവാനും, അനുഷ്ഠാനത്തിൽ വരു ത്തുവാനും, അതിന്റെ പേരിൽ ശത്രുക്കളിൽനിന്നുണ്ടാകുന്ന മർദ്ദനങ്ങൾ അവഗണിക്കുവാനു മുള്ള അവരുടെ സഹനവും, ക്ഷമയുമാണതിന് കാരണം. നബി ˜ പ്രസ്താവിച്ചതായി അബൂമൂസൽ (റ) പറയുന്നു:- സാരം: മൂന്നാളുകൾക്ക് അവരുടെ പ്രതിഫലം രണ്ടുപ്രാവശ്യം നൽകപ്പെടുന്നതാണ്. ഒന്ന്: തന്റെ പ്രവാചകനിൽ (ആദ്യം) വിശ്വസിക്കുകയും പിന്നീട് എന്നിൽ വിശ്വസിക്കുകയും ചെയ്ത വേദക്കാരനായ മനുഷ്യൻ. മറ്റൊന്ന്: അല്ലാഹുവിനോടുള്ള ബാദ്ധ്യതയും, തന്റെ യജമാനൻമാരോടുള്ള ബാധ്യതയും നിറവേറ്റിയ അടിമ. വേറൊന്ന്: ഒരു അടിമസ്ത്രീ ഉണ്ടായിരുന്നിട്ട് അവൾക്ക് നല്ലപോലെ മര്യാദ പഠിപ്പിക്കുക (ശിക്ഷണം നൽകുക)യും, പിന്നീട് അവളെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു അവളെ വിവാഹം കഴിക്കുകയും ചെയ്ത മനു ഷ്യൻ. (ബു. മു.) മേൽ പ്രസ്താവിച്ച ഭാഗ്യവാൻമാരായ വേദക്കാരുടെ ഗുണങ്ങളായി മൂന്ന് കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തുകാട്ടുന്നു. ഓരോ ഗുണവും നമുക്ക് മാതൃകയായിരിക്കേണ്ടതാ കുന്നു. (1) അവർ തിന്മകളെ നന്മകൊണ്ട് തടുക്കുന്നു. അഥവാ തിൻമയെ തടുക്കുവാൻ തിന്മ ഉപയോഗിക്കുകയില്ല. സഹനം, ക്ഷമ, മാപ്പ്, ഉപകാരം, വിട്ടുവീഴ്ച ഇത്യാദി ഗുണങ്ങളാ യിരിക്കും അവരുടെ ആയുധങ്ങൾ. മുസ്ലിം (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥ് ഇപ്ര കാരമാകുന്നു: നബി ˜ യോട് ഒരാൾ ഇങ്ങിനെ പറയുകയുണ്ടായി: "അല്ലാഹുവിന്റെ റസൂ ലേ, എനിക്ക് ചില കുടുംബങ്ങളുണ്ട്: ഞാനവരോട് കുടുംബബന്ധം പാലിക്കുന്നു. അവർ ബന്ധം മുറിക്കുകയും ചെയ്യുന്നു: ഞാൻ അവർക്ക് നന്മചെയ്യുന്നു, അവർ എന്നോട് തിന്മ ചെയ്യുന്നു; ഞാൻ അവരെക്കുറിച്ച് സഹനമവലംബിക്കുന്നു, അവരെന്നോട് വിഡ്ഢിത്തം പ്രവർത്തിക്കുന്നു (ഞാൻ എന്തുചെയ്യണം)?' നബി ˜ മറുപടി പറഞ്ഞു: "താൻ പറഞ്ഞപ്രകാര മാണ് തന്റെ സ്ഥിതിയെങ്കിൽ, അവർക്ക് താൻ ചുടുവെണ്ണിർ തീറ്റുന്ന ( ) മാതിരിയുണ്ടല്ലോ! താൻ അതേ സ്ഥിതിയിൽ നിലകൊള്ളുമ്പോഴെല്ലാം അവർക്കെതിരിൽ (തന്നെ സഹായിക്കുവാൻ) അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പിന്തുണ തന്നോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്.' ) ( ) ചുടുവെണ്ണീർ തിന്നുന്നവർക്ക് വേദന അനുഭവിക്കേണ്ടിവരുന്നത് പോലെ, വർക്ക് നിന്റെ ഉപകാരം മൂലം പാപം അനുഭവിക്കേണ്ടി വരുമല്ലോ എന്ന് സാരം. ( ) അവർക്ക് അല്ലാഹു നൽകിയ കഴിവുകളിൽനിന്ന് (നല്ലകാര്യങ്ങളിൽ) അവർ ചിലവഴി ക്കുന്നു. അഥവാ സക്കാത്ത് പോലെയുള്ള നിർബന്ധ കടമകൾ മാത്രമല്ല, സാധുക്കൾക്കും കഷ്ട പ്പെട്ടവർക്കും സഹായം നൽകുക, അല്ലാഹുവിന്റെ മാർഗങ്ങളിൽ വിനിയോഗിക്കുക മുതലാ യവയും അവർ ചെയ്യുന്നു. (3) വ്യർത്ഥമായ വല്ലതും കേട്ടാൽ അതിൽ ശ്രദ്ധപതിക്കുകയോ, പങ്കെടുക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞുപോകും. ഇസ്ലാമിന്റെ വീക്ഷണത്തിൽ അനാവശ്യവും, അനഭി ലഷണീയവുമായ എല്ലാ കാര്യവും വ്യർത്ഥത്തിൽ ഉൾപ്പെടുന്നു. പരദൂഷണം, വ്യാജം, നിരർത്ഥമായ സംസാരം, ചീത്ത വാക്ക് മുതലായവയും, നബി ˜ യെ യോ, ഇസ്ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകൾ പറയുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമുഖീകരിക്കുന്നപക്ഷം അവർ; ഞങ്ങൾക്ക് ഞങ്ങളുടെ കർമം, നിങ്ങൾക്ക് നിങ്ങളുടെ കർമം' ( ) എന്നും "ഞങ്ങൾക്ക് മൂഢജനങ്ങളുടെ ആവശ്യമില്ല' ( ള്ളൺക്തച്ഛളത്സ ) എന്നും പറഞ്ഞു "സലാം' കൊടുത്തു പിരിഞ്ഞുപോകുകയാണവർ ചെയ്യുക. ഹാ! എത്ര അനുകരണീയമായ സ്വഭാവങ്ങൾ! വേദക്കാരായ ആളുകൾ, ഒറ്റയായും, കൂട്ടായുംദൂരദേശങ്ങളിൽനിന്ന് പോലുംവന്നു നബി ˜ യിൽ വിശ്വസിക്കുന്ന വസ്തുത വിവരിച്ചശേഷം, സ്വജനതയിൽനിന്നും അനുഭവ പ്പെട്ടുകൊണ്ടിരിക്കുന്ന നിഷേധത്തിലും, കടുത്ത ശത്രുതയിലും വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി ˜ യെ സമാധാനിപ്പിക്കുന്നതാണ് അടുത്ത വചനം.
28:56

إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ

(56) (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗത്തിലാ ക്കുകയില്ല; എങ്കിലും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർമാർഗത്തിലാക്കു ന്നു. സൻമാർഗം പ്രാപിക്കുന്നവരെക്കു റിച്ച് അവൻ നല്ലവണ്ണം അറിയുന്നവ നുമത്രെ. (56) നിശ്ചയമായും നീ നീ നേർമാർഗത്തിലാക്കുകയില്ല നീ ഇഷ്ടപ്പെട്ടവരെ എങ്കിലും അല്ലാഹു അവൻ നേർമാർഗത്തിലാക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ അവൻ, അവനാകട്ടെ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് സന്മാർഗം പ്രാപിക്കുന്നവരെപ്പറ്റി നബി തിരുമേനി ˜ യുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും, സ്വന്തം പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു പോറ്റിവളർത്തിയ പിതാവുമായ അബൂത്വാലിബിന്റെ സംഭവമാണ് ഈ ആയ ത്തിന്റെ അവതരണത്തിന് സന്ദർഭമായിരുന്നതെന്ന് ബുഖാരീ (റ), മുസ്ലിം (റ) മുത ലായ പലരും ഉദ്ധരിക്കുന്ന ഹദീഥുകളിൽ നിന്ന് സ്പഷ്ടമാകുന്നു. അദ്ദേഹത്തിന് മരണം അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു "എന്റെ പിതൃവ്യരേ! അല്ലാഹുവിന്റെ അടുക്കൽ താങ്കൾക്ക് വേണ്ടി ഞാൻ സാക്ഷ്യം വഹിക്കത്തക്കവണ്ണം ഒരു വാക്ക് ( എന്ന തൗഹീദി ന്റെ കലിമഃ) താങ്കൾ ഉച്ചരിക്കണം!' എന്നിങ്ങനെ അപാരമായ വികാരാവേശത്തോടുകൂടി പറയുകയുണ്ടായി. പക്ഷേ, ക്വുറയ്ശികളിൽ നിന്നുണ്ടായേ ക്കാവുന്ന പരിഹാസത്തിനാണദ്ദേഹം മുൻഗണന നൽകിയത്. തിരുമേനിയെ സംബന്ധിച്ചിട ത്തോളം ഇതെത്രത്തോളം ഖേദകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ സംഭവത്തെത്തു ടർന്നാണ് ഈ വചനം അവതരിച്ചതെന്ന് വരുമ്പോൾ അതിന്റെ ഉള്ളടക്കത്തിന്റെ ഗൗരവ വും, അഗാധതയും ഏറെക്കുറെ നമുക്ക് ഊഹിക്കാവുന്നതാണ്. ചില ആളുകൾ നബി ˜ യോട്: "താങ്കൾ സത്യത്തിലാണെന്ന് ഞങ്ങൾക്കറിയാം; പക്ഷേ, താങ്കളെ പിൻപറ്റിയാൽ അറബികൾ ഞങ്ങളെ റാഞ്ചിക്കൊണ്ടു പോയ്ക്കളഞ്ഞേക്കും. (ബഹി ഷ്കരിക്കും)' എന്ന് പറയുകയുണ്ടായതിനെ സൂചിപ്പിച്ചുകൊണ്ടും, ഇതുപോലെ ജനഭയം മുൻനിറുത്തി ഇസ്ലാമിനെ കൈവെടിയുന്നവരെ താക്കീത് ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:-
28:57

وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(57) അവർ പറയുന്നു: "(മുഹമ്മ ദേ) തന്റെ കൂടെ ഞങ്ങൾ (ഈ) സൻമാർഗം പിൻതുടർന്നാൽ, ഞങ്ങൾ ഞങ്ങളുടെ നാട്ടിൽനിന്ന് റാഞ്ചി എടു ക്കപ്പെടും.' എന്ന്! നാം (അല്ലാഹു) ഒരു നിർഭയമായ "ഹറം' ധ അലംഘനീയമായ പവിത്ര സ്ഥ ലം പ അവർക്ക് സൗകര്യപ്പെടുത്തിക്കൊ ടുത്തിട്ടില്ലേ?! നമ്മുടെ പക്കൽനിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവ രിൽ അധികമാളുകളും അറിയുന്നില്ല. (57) അവർ പറയുന്നു ഞങ്ങൾ പിൻപറ്റിയാൽ സന്മാർഗം, നേർവ ഴി, മാർഗദർശനം താങ്കളുടെ കൂടെ ഞങ്ങൾ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെ ടുക്കപ്പെടും ഞങ്ങളുടെ ഭൂമിയിൽ (നാട്ടിൽ) നിന്ന് നാം സൗകര്യം ചെയ്തുകൊടുത്തിട്ടില്ലേ, സ്വാധീനം നൽകിയിട്ടില്ലേ അവർക്ക് ഒരു ഹറമിനെ (പ വിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ) നിർഭയമായ, സ്വസ്ഥമായ, വിശ്വസനീ യമായ, സുരക്ഷിതമായ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു അതിലേക്ക് ഫലങ്ങൾ എല്ലാ വസ്തുക്കളുടെയും ആഹാരമായിട്ട്, ഉപജീവനമായിട്ട് നമ്മുടെ പക്കൽനിന്നുള്ള എങ്കിലും അവരിൽ അധികമാളും അവർ ഹറമിൽവെച്ച് യുദ്ധം രക്തച്ചൊരിച്ചൽ തുടങ്ങിയ യാതൊന്നും പാടില്ലാത്തതാകു ന്നു. അവിടെ അഭയം പ്രാപിച്ചവരുടെ നേരെ കയ്യേറ്റം ചെയ്യാനും പാടില്ല. ഈ നിയമം ഇസ്ലാമിലും, ഇസ്ലാമിനുമുമ്പ് അറബികൾക്കിടയിലും അംഗീകരിക്കപ്പെട്ടതാണ്. എന്നി രിക്കെ, നബി ˜ യിൽ വിശ്വസിക്കുകയും, അവിടുത്തെ പിൻപറ്റുകയും ചെയ്തത് നിമിത്തം അവിടെ നിവസിക്കുന്നവരെ ആരെങ്കിലും പുറത്താക്കുമെന്നോ കയ്യേറ്റം നടത്തുമെന്നോ പറയുന്നതിൽ ന്യായമില്ല. മക്കാ പരിസരങ്ങൾ കേവലം ഭക്ഷ്യോൽപാദക കേന്ദ്രമല്ലെങ്കിലും നാനാഭാഗങ്ങളിൽ നിന്നുമായിപ്രത്യേകിച്ച് ആവശ്യ വസ്തു ക്കളും അവിടെ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അന്നും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമത്രെ ഇത്. എന്നിരിക്കെ, ശത്രുക്കളുടെ ആക്രമണവും, ഉപരോധവും ക്വുറൈ ശികൾക്ക് ഭയപ്പെടേണ്ടതായിട്ടുമില്ല. പക്ഷേ, മിക്കവരും തങ്ങളുടെ ഭാവിനന്മയും വിജയ മാർഗവും മനിലാക്കാതിരിക്കുകയാണ്.
28:58

وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ

(58) ജീവിതരീതിയിൽ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പി ച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ ധ ആ രാജ്യ ക്കാരുടെ പ വാസസ്ഥലങ്ങൾ! അവർക്ക് ശേഷം ദുർല്ലഭമായിട്ടല്ലാതെ അവയിൽ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ അവയ്ക്ക് അവകാശികളായി ത്തീരുകയും ചെയ്തു. (58) എത്രയോ, എത്രയാണ് നാം നശിപ്പിച്ചിരിക്കുന്നു രാജ്യത്തിൽനിന്ന് അഹങ്കരിച്ചു, ഗർവ്വ് കാണിച്ചു അതിന്റെ ജീവിതരീതി യിൽ, ഉപജീവനക്രമത്തിൽ എന്നിട്ടതാ അവരുടെ വാസസ്ഥലങ്ങൾ അവ നിവസിക്കപ്പെട്ടിട്ടില്ല, പാർപ്പുണ്ടായിട്ടില്ല. അവരുടെ ശമനം അല്പമ ല്ലാതെ, ദുർല്ലഭമായിട്ടല്ലാതെ നാമായിത്തീരുകയും ചെയ്തു, നാം തന്നെ അനന്തരാവകാശികൾ ജനങ്ങൾ ഐഹിക സുഖങ്ങളിൽ മതിമറന്നുപോകുക നിമിത്തം അല്ലാഹുവിന്റെ ശാപ കോപങ്ങൾക്ക് വിധേയരാകുകയും, അങ്ങനെ ശിക്ഷമൂലം രാജ്യക്കാർ മുഴുവനും നശിപ്പിക്ക പ്പെടുകയും ചെയ്ത സംഭവങ്ങൾ പലതും മുമ്പ് ഉണ്ടായിട്ടുണ്ട്. നശിപ്പിക്കപ്പെട്ട രാജ്യങ്ങൾ ഇന്നുവരെചുരുങ്ങിയ തോതിലൊഴികെജനവാസമില്ലാതെ ശൂന്യമായി കിടക്കുകയാണ്. അല്ലാഹുവല്ലാതെ അവയ്ക്കൊന്നും അവകാശപ്പെടുവാൻ പിൻഗാമികളില്ലാതെ അവ ശൂന്യ മായിത്തീർന്നു. എന്നാൽ, അങ്ങനെ പല രാജ്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നത് തക്കതായ ന്യായം കൂടാതെയാണോ? ഒരിക്കലുമല്ല. കാരണം:-
28:59–60

وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ

وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ

(59) (നബിയേ) നിന്റെ റ∫്, രാജ്യ ങ്ങളുടെ കേന്ദ്രത്തിൽ അവർക്ക് നമ്മുടെ ലക്ഷ്യങ്ങൾ ഓതിക്കേൾപ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നത് വരേക്കും അവയെ (രാജ്യങ്ങളെ) നശിപ്പിക്കുന്ന വനല്ല; രാജ്യക്കാർ അക്രമികളായിരി ക്കവെ അല്ലാതെ നാം (അല്ലാഹു) അവയെ നശിപ്പിക്കുന്നവരുമല്ല. (60) വസ്തുവഹകളായി നിങ്ങൾക്ക് എന്തൊന്ന് നൽകപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്റെ സുഖ ഭോഗവും, അതിന്റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലു ള്ളത് ഉത്തമമായതും കൂടുതൽ ശേഷി ക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങൾ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?! (59) നിന്റെ റ∫ല്ല രാജ്യങ്ങളെ നശിപ്പിക്കുന്നവൻ അവൻ നിയോഗിക്കുന്നത് വരെ, അയക്കാതെ അവയുടെ കേന്ദ്രത്തിൽ, മർമസ്ഥാനത്ത് ദൈവദൂതനെ, റസൂലിനെ അവർക്ക് അദ്ദേഹം ഓതിക്കൊടുക്കും നമ്മുടെ ലക്ഷ്യങ്ങളെ നാം അല്ലതാനും രാജ്യങ്ങളെ നശിപ്പിക്കു ന്നവർ അവയിൽ അക്രമികൾ (60) നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് (എന്തും) വസ്തുവായിട്ട്, ഏത് വസ്തുവിൽനിന്നും ജീവിതത്തിന്റെ സുഖഭോഗമാണ്, ഉപകരണമാണ് ഐഹികമായ, ദുനിയാവിന്റെ അതിന്റെ അലങ്കാരവും, മോടിയും അല്ലാഹുവിന്റെ അടുക്കലുള്ളത് ഉത്തമമാണ്, കൂടുതൽ നല്ലതാണ് ഏറ്റവും ശേഷിക്കുന്നതുമാണ് എന്നിരിക്കെ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ ഭൗതികമായ സുഖസൗകര്യങ്ങൾ വേണ്ടത്ര ലഭിക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായും, തങ്ങൾക്ക് അല്ലാഹുവിങ്കൽ വലിയ സ്ഥാനമുണ്ടെന്നുള്ളതിന്റെ നാന്ദിയായും പലരും കരുതാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ഈ ജീവിതത്തിൽ വെച്ച് ലഭിക്കുന്ന ഏത് എത്രതന്നെ ഉന്നത തരമായിരുന്നാലും ശരിനശ്വരമായ ഈ ജീവിതത്തിൽമാത്രം ഉപയോഗപ്പെടുന്നതും, വെറും താല്ക്കാലികങ്ങളുമാകുന്നു, പര ലോകത്തുവെച്ച് ലഭിക്കുവാനിരിക്കുന്ന സുഖഭോഗങ്ങളാകട്ടെ, ഏത് നിലക്കും അവയെക്കാൾ എത്രയോ ഉന്നതവും, ഉൽകൃഷ്ടവുമായിരിക്കും. അവ നാശത്തിന് വിധേയമാകാതെ എന്നെന്നും നിലനിൽക്കുന്നതുമായിരിക്കും.
28:61

أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ

(61) അപ്പോൾ, ഏതൊരുവനോട് നാം നല്ലൊരു വാഗ്ദാനം ചെയ്യുകയും, എന്നിട്ട് അവനത് കണ്ടെത്തി (അനു ഭവി)ക്കുന്നവനായിരിക്കുകയും ചെയ്യു ന്നുവോ അവൻ, ഐഹിക ജീവിത ത്തിന്റെ സുഖഭോഗം നാം അനുഭവി പ്പിച്ചുകൊടുക്കുകയും, പിന്നീട് ക്വിയാ മത്ത് നാളിൽ താൻ (ശിക്ഷക്ക്) ഹാജ റാക്കപ്പെടുന്നവരിൽ ഉൾപ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?! (61) അപ്പോൾ ഒരുവനാണോ, ആരാണോ നാം അവനോട് വാഗ്ദാനം ചെയ്തു നല്ലൊരു വാഗ്ദാനം എന്നിട്ടവൻ അതിനെ കാണുന്നവ നാണ്, അനുഭവിക്കുന്നവനാണ് ഒരുവനെപ്പോലെ നാമവന് സുഖഭോഗം നൽകി, അനുഭവിപ്പിച്ചു ജീവിതത്തിന്റെ സുഖഭോഗം ഐഹികമായ പിന്നെ അവൻ ക്വിയാമത്ത് നാളിൽ ഹാജരാക്കപ്പെടുന്നവരിൽ പെട്ടവനു മാണ് സൻമാർഗത്തിൽ ചരിക്കുന്ന സത്യവിശ്വാസികൾക്ക് അല്ലാഹു ഏറ്റിട്ടുള്ള മഹത്തായ വാഗ്ദാ നങ്ങളിൽ വിശ്വസിക്കുകയും, അതിനർഹരായിത്തീരുകയും, അങ്ങനെ അത് ലഭിക്കുവാൻ ഭാഗ്യമുണ്ടായിരിക്കുകയും ചെയ്യുന്നവരുംക്ഷണികമായ ഐഹിക സൗഖ്യങ്ങളിൽ അവ രുടെ നില കേവലം മോശമായിരുന്നാലും എല്ലാവിധ സുഖ സൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും പരലോകത്ത് ശിക്ഷാർഹരായിത്തീരുന്ന കേഡി കളും ഒരിക്കലും സമമല്ല. സുഖസമ്പൂർണമായ ഐഹികജീവിതം അവസാനിച്ചതിനെ ത്തുടർന്ന് യാതൊരുതരത്തിലുള്ള ശിക്ഷാനടപടികളും ഭാവിയിൽ അനുഭവപ്പെടുവാനില്ലെന്ന് സങ്കൽപ്പിച്ചാൽപോലും ഒരുക്കമില്ലാത്ത പരലോകജീവിതത്തിലെ സുഖാനുഭവങ്ങൾക്ക് വേണ്ടി മനുഷ്യൻ യത്നിക്കേണ്ടതുണ്ട്. എന്നിരിക്കെ, അവിടെവെച്ച് ശാശ്വതവും കഠിനകഠോരവു മായ ശിക്ഷാനടപടികൂടി നേരിടാനിരിക്കുന്ന സ്ഥിതിക്ക് തീർച്ചയായും അവൻ അതിനുള്ള മാർഗം അവലംബിക്കേണ്ടതല്ലേ?! പരലോകത്തിൽ ശിക്ഷാർഹരായുള്ളവർ നേരിടേണ്ടി വരുന്ന ചില സന്ദർഭങ്ങൾ ചുവടെ വിവരിക്കുന്നു:-
28:62–64

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ

قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ

وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ

(62) അവരെ അവൻ (അല്ലാഹു) വിളിച്ചു (ഇങ്ങനെ) പറയുന്ന ദിവസം (ഓർക്കുക); "നിങ്ങൾ ജല്പിച്ചുകൊണ്ടി രുന്നതായ എന്റെ പങ്കുകാർ എവിടെ?!' (63) (അന്ന്) ഏതൊരുത്തരുടെ മേൽ (ശിക്ഷയുടെ) വാക്ക് അവകാശ പ്പെട്ടിരിക്കുന്നുവോ അവർ പറയുന്ന താണ്; "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വഴി തെറ്റിച്ചിട്ടുള്ളവർ (ഇതാ) ഇക്കൂട്ടരാണ്. ഞങ്ങൾ സ്വയം വഴി തെറ്റി യതുപോലെ, ഞങ്ങൾ അവരെയും വഴിതെറ്റിച്ചതാണ്. (അവരെ സംബന്ധി ച്ച്) നിങ്കലേക്ക് ഞങ്ങൾ (ഇതാ) ഉത്തര വാദമൊഴിഞ്ഞുതന്നു; ഞങ്ങളെ അവർ ആരാധിച്ചുവരികയായിരുന്നില്ല.' (64) "നിങ്ങളുടെ (ആരാധ്യൻമാ രായ) പങ്കുകാരെ വിളിക്കുവിൻ!' എന്ന് പറയപ്പെടുകയും ചെയ്യും; അപ്പോൾ അവർ വിളി(ച്ചു നോ)ക്കും, എന്നാലവർ തങ്ങൾക്ക് ഉത്തരം നൽകുന്നതല്ല; ശിക്ഷയെ അവർ (അനുഭവത്തിൽ) കാണുകയും ചെയ്യുന്നതാണ്. "തങ്ങൾ സൻമാർഗം പ്രാപിച്ചിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.' (എന്നവർ കൊതി ക്കും)! (62) അവരെ അവൻ വിളിക്കുന്ന ദിവസം എന്നിട്ടവൻ പറയും എന്റെ പങ്കുകാർ എവിടെ നിങ്ങൾ ജല്പിച്ചിരുന്ന (63) യാതൊരു കൂട്ടർ പറയുന്നതാണ് അവരിൽ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടി രിക്കുന്നു വാക്ക്, വാക്യം ഞങ്ങളുടെ റേ∫ ഇക്കൂട്ടരാണ് ഞങ്ങൾ വഴിതെറ്റിച്ചവർ അവരെ ഞങ്ങൾ വഴിതെറ്റിച്ചു ഞങ്ങൾ വഴി തെറ്റിയ തുപോലെ ഞങ്ങൾ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു നിങ്കലേക്ക്, നിന്റെ അടുക്കൽ അവരായിരുന്നില്ല ഞങ്ങളെ ആരാധിക്കും (64) പറ യപ്പെടുകയും ചെയ്യും നിങ്ങൾ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ നിങ്ങളുടെ പങ്കാളികളെ അപ്പോൾ അവർ അവരെ വിളിക്കും അപ്പോഴവർ ഉത്തരം നൽകുകയില്ല അവർക്ക് അവർ കാണുകയും ചെയ്യും ശിക്ഷ അവരായിരുന്നെങ്കിൽ (കൊള്ളാമായിരുന്നു) നേർമാർഗം പ്രാപിച്ചിരുന്നു (എങ്കിൽ) അല്ലാഹുവിന്റെ ശിക്ഷക്ക് ബാധ്യസ്ഥരായ ശിർക്കിന്റെ നേതാക്കളും, പ്രചാരകൻമാരുമാണ് "വാക്കിന്നവകാശപ്പെട്ടവർ' ( ) എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം. ശിർക്കിന്റെ നേതാക്കളെയും, നീതൻമാരെയും വഷളാക്കുവാനായി, ആരാധകൻമാരോട് ചോദിക്കുന്ന ) വചനത്തിൽ കാണുന്നത്. ഇൗ ചോദ്യം തന്നെ അവർക്കൊരു അസ ഹ്യമായ ശിക്ഷയായിരിക്കുമെന്ന് പറയേണ്ടതില്ല. ഇൗ അവസരത്തിൽ തങ്ങളുടെ കുറ്റത്തിൽ വല്ല ഇളവും ലഭിച്ചെങ്കിലോ എന്ന ഭാവേന നേതാക്കളായ ആരാധ്യൻമാർ അല്ലാഹുവിന്റെ മുമ്പിൽ ബോധിപ്പിക്കുന്ന മറുപടിയാണ് 63-ാം വചനത്തിലുള്ളത്. "ഞങ്ങൾ ഏതായാലും സ്വയം പിഴച്ചുപോയി, അപ്രകാരം അവരും ആയിത്തീരട്ടെ എന്നുവെച്ച് അവരെയും ആ പിഴവിലേക്ക് പ്രേരിപ്പിച്ചു. അതിൽ കവിഞ്ഞു ഞങ്ങളൊന്നും ചെയ്തിട്ടില്ല. അവർ ഞങ്ങളുടെ നിർബന്ധംകൊണ്ടും ശക്തികൊണ്ടും വഴിപിഴച്ചതല്ല, വാസ്തവത്തിൽ അവർ ഞങ്ങളെ ആരാ ധിച്ചു വന്നിട്ടുമില്ല. അവർ തങ്ങളുടെ തന്നിഷ്ടപ്രകാരം വിഗ്രഹങ്ങൾ തുടങ്ങിയ മറ്റ് പല തിനെയുമാണ് ആരാധിച്ചിരുന്നത്, അത്കൊണ്ട് അവരുടെ കുറ്റത്തിന് ഞങ്ങൾ ഉത്തര വാദപ്പെട്ടവരല്ല. ഞങ്ങളുടെ നിരപരാധിത്വം ഞങ്ങളിതാ ബോധിപ്പിക്കുന്നു.' എന്നൊക്കെ യാണ് അവരുടെ മറുപടിയുടെ സാരം. പരദൈവാരാധകൻമാരുടെ നി ഹായതയും, വഷളത്തവും കൂടുതൽ സ്പഷ്ടമാക്ക ത്തക്കവണ്ണം അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചപേക്ഷിക്കുവാൻ അവരോട് കൽപിക്ക പ്പെടുമെന്നും, അതിരില്ലാത്ത പരിഭ്രമത്തിലും ദുഃഖത്തിലും മുഴുകിയ അവർ അവയെ വിളിച്ചുനോക്കുമ്പോൾ അവ ഉത്തരം നൽകുകപോലും ചെയ്കയില്ലെന്നുമാണ് 64-ാം വചനം കാണിക്കുന്നത്. ഇവിടെ വെച്ച് നീതരുമായുള്ളവരും, നേതാ ക്കളും ആരാധ്യൻമാരുമായുള്ളവരും എല്ലാം തന്നെകൊതിച്ചുപോകും; ഹാ! തങ്ങൾ സൻമാർഗം പ്രാപിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ എന്ന്. അല്ലാഹുവിന്റെ തിരുസന്നിധിയിൽ വിചാരണക്കായി എല്ലാവരും ഹാജരാക്കപ്പെടുന്ന അതി ഗുരുതരമായ ഘട്ടത്തിൽസജ്ജനങ്ങൾ, ദുർജ്ജനങ്ങൾ, വിശ്വാസികൾ, അവിശ്വാസികൾ എന്നി ങ്ങനെയുള്ള എല്ലാ വിഭാഗക്കാരും, പ്രവാചകൻമാരും, സാക്ഷികളും ഒന്നടങ്കം സമ്മേളിപ്പിക്ക പ്പെടുന്ന ആ വമ്പിച്ച മഹാസദിൽ -അല്ലാഹു ചോദിക്കുന്ന മറ്റൊരു ചോദ്യം തുടർന്നു പറ യുന്നു:
28:65–67

وَيَوۡمَ يُنَادِيهِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ

فَعَمِيَتۡ عَلَيۡهِمُ ٱلۡأَنۢبَآءُ يَوۡمَئِذٖ فَهُمۡ لَا يَتَسَآءَلُونَ

فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ

(65) അവരെ വിളിച്ചു "എന്താണ് നിങ്ങൾ മുർസലുകൾക്ക് ഉത്തരം നൽകി യത്?' എന്ന് അവൻ (അല്ലാഹു) പറ യുന്ന ദിവസം (ഓർക്കുക)!- (66) അന്നത്തെ ദിവസം, വർത്ത മാനങ്ങൾ അവർക്ക് അന്ധമായിരിക്കുന്ന താണ്; അതിനാൽ, അവർ അന്യോന്യം (യാതൊന്നും) ചോദിച്ച റിയുകയില്ല. (67) എന്നാൽ, ആർ പശ്ചാത്തപിക്കു കയും, വിശ്വസിക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്തിരിക്കു ന്നുവോ അവൻ, വിജയികളിൽ പെട്ട വനായേക്കാവുന്നതാണ്. (65) അവൻ അവരെ വിളിക്കുന്ന ദിവസം എന്നിട്ട് പറയും എന്താണ്, എന്തൊന്നാണ് നിങ്ങൾ ഉത്തരം (മറുപടി) നൽകി മുർസലു ക ൾ (66) അപ്പോൾ അന്ധമായിരിക്കുന്നതാണ് അവർക്ക്, അവരിൽ വർത്തമാനങ്ങൾ അന്ന്, ആ ദിവസം അതിനാൽ അവർ അവര ന്യോന്യം ചോദിച്ചറിയുകയില്ല (67) എന്നാൽ ആർ പശ്ചാത്തപിച്ചുവോ, പശ്ചാ ത്തപിച്ചവൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും സൽക്കർമം, നല്ലത് അവനായേക്കാം വിജയികളിൽ, ഭാഗ്യവാൻമാരിൽ (പെട്ടവൻ) പ്രവാചകൻമാരെ നിഷേധിച്ച് വന്ന അവർക്ക് അല്ലാഹുവിന്റെ ഭാഗത്ത്നിന്നുള്ള ഈ ചോദ്യത്തിന് ഉത്തരമായി ഒരക്ഷരം ഉരിയാടുവാനാകട്ടെ, തങ്ങൾ അനുവർത്തിച്ചുവന്ന നയത്തിന് എന്തെങ്കിലും ന്യായീകരണമോ, ഒഴികഴിവോ സമർപ്പിക്കുവാനാകട്ടെ സാധ്യ മാകുന്നതല്ല. എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടാതെ അവർ കുഴങ്ങു ന്നതാണ്. ഐഹികജീവിതത്തിലെ പതിവനുസരിച്ച് ആരോടെങ്കിലും വല്ലതും ചോദിക്കു വാനോ, അന്വേഷിക്കുവാനോ, അപേക്ഷിക്കുവാനോ സാധ്യമാകുമോ? അതും സാധ്യമല്ല. അല്ലാഹുവിന്റെ സൃഷ്ടികളിൽവെച്ച് ഏറ്റവും ഉൽകൃഷ്ടരായ പ്രവാചകൻമാർപോലും വമ്പിച്ച പരിഭ്രമത്തിലായിത്തീരുന്ന ആ ഘട്ടത്തിൽ, സൃഷ്ടികളിൽവെച്ച് ഏറ്റവും നികൃ ഷ്ടരായ ആ മഹാപാപികൾക്ക് വല്ല മന മാധാനത്തിനും അവകാശമുണ്ടാകുന്നതെങ്ങനെ?! പ്രവാചകൻമാരുടെ അന്നത്തെ നിലയെ സംബന്ധിച്ച് അല്ലാഹു സൂറത്തുൽ ഇപ്രകാരം പറയുന്നു:- 109 (അല്ലാഹു റസൂലുകളെ ഒരുമിച്ചുകൂട്ടുന്ന ദിവസം! എന്നിട്ടവരോട് അവൻ പറയും; "നിങ്ങൾക്ക് എന്താണ് ഉത്തരം നൽകപ്പെട്ടത്?' അവർ പറയുന്നതാണ്: "ഞങ്ങൾക്ക് അറിവില്ല. നിശ്ചയമായും നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ ധാരാളം അറിയുന്നവൻ) എന്നിരിക്കെ മറ്റുള്ളവരുടെ പരിഭ്രമത്തെക്കുറിച്ച് പറയേണ്ടതുണ്ടോ?! ഏത് ഭയങ്കര കുറ്റം ചെയ്തവനാകട്ടെ, പശ്ചാത്തപിച്ചു മടങ്ങുകയും, സത്യവിശ്വാസം കൈകൊള്ളുകയും, നല്ല കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം അവർക്ക് രക്ഷയു ണ്ട്. അങ്ങനെയുള്ളവർ സൽഭാഗ്യവാന്മാരാണ്, വിജയികളാണ്. പരമകാരുണികനും അത്യു ദാരനുമായ അല്ലാഹു "ആയേക്കാം' ( ) എന്ന് പറഞ്ഞാൽ അക്കാര്യം സുദൃഢം തന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. അന്നത്തെ ദിവസം അവൻ നമുക്കെല്ലാം വിജയ വും, രക്ഷയും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
28:68

وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

(68) നിന്റെ റ∫്, അവൻ ഉദ്ദേശി ക്കുന്നത് സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കു കയും ചെയ്യുന്നു. അവർക്ക് ധ സൃഷ്ടി ക ൾ പ തിരഞ്ഞെടുപ്പിനവകാശമില്ല. ചേർക്കുന്നതിൽനിന്ന് അല്ലാഹു മഹാ പരിശുദ്ധനും, അത്യു ന്നതനായുള്ളവനുമത്രെ! (68) നിന്റെ റ∫്, രക്ഷിതാവ് സൃഷ്ടിക്കുന്നു അവൻ ഉദ്ദേശിക്കു ന്നത് തിരഞ്ഞെടുക്കുകയും ചെയ്യുന്നു അവർക്കില്ല, അവർക്ക് ആകാവതല്ല (അ വകാശമില്ല) തിരഞ്ഞെടുക്കൽ അല്ലാഹു മഹാപരിശുദ്ധൻ അവൻ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു അവർ പങ്കു ചേർക്കുന്നതിൽനിന്ന് എന്തെല്ലാമാണ് സൃഷ്ടിക്കേണ്ടത്, എങ്ങനെയെല്ലാമാണത് സൃഷ്ടിക്കേണ്ടത്, ഏതെല്ലാം കാര്യങ്ങളാണ് നടപ്പിൽ വരുത്തേണ്ടത്, ഏതിനൊക്കെയാണ് മുൻഗണന നൽകേണ്ടത്, എന്നി ങ്ങനെയുള്ള ഒന്നിലുംതന്നെ, അവന്റെ ഉദ്ദേശമനുസരിച്ച് അവൻ പ്രവർത്തിക്കുകയല്ലാതെ, അതിൽ മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ, അഭിപ്രായത്തിനോ യാതൊരുവിധ പങ്കുമില്ല തന്നെ. എന്നിരിക്കെ, അവനെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തിൽ മറ്റൊരാളെ പങ്കാ ളിയായി ഗണിക്കുന്ന പ്രശ്നമേ ഇല്ല. അങ്ങനെയുള്ള ഏത് സങ്കൽപ്പത്തിനും അവൻ അതീ തനാകുന്നു, പരിശുദ്ധനാകുന്നു, അത്യുന്നതനാകുന്നു. ഒരു അറബിക്കവി പറഞ്ഞതെത്ര വാസ്തവം! (സാരം:- അടിയാൻ മടുപ്പ് ബാധിക്കുന്നവനത്രെ; റ∫ാകട്ടെ, എല്ലാം നിർണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്മ മുഴു വനും സ്ഥിതിചെയ്യുന്നത് നമ്മുടെ സ്രഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവർ തിരഞ്ഞെടുക്കു ന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്.) 68-ാം ആയത്തിന്റെ വെളിച്ചത്തിൽ അൽപം ചിന്തിച്ചുനോക്കുക. വരാനിരിക്കുന്ന കാര്യ ങ്ങളെയോ, മറഞ്ഞ സംഗതികളെയോ അറിയേണ്ടതിനും, കാര്യകാരണബന്ധങ്ങൾക്കതീതമായ മാർഗങ്ങളിൽകൂടി ഉദ്ദേശങ്ങൾ സാധിക്കേണ്ടതിനുംവേണ്ടി, പലതരം പ്രശ്നക്കാരെ-- അവർ ഏതുപേരിൽ അറിയപ്പെട്ടാലും ശരിസമീപിക്കുന്നതും, അവരിൽ വിശ്വാസമർപ്പിക്കുന്നതും വമ്പിച്ച വിഡ്ഢിത്തം മാത്രമല്ല, മഹാപാപംകൂടിയാണെന്ന് കാണാം. "അവർ പങ്ക് ചേർക്കു ന്നതിൽനിന്നും അല്ലാഹു മഹാപരിശുദ്ധനും പരമോന്നതനുമാണ്' എന്ന് ആയത്തിന്റെ അവസാനത്തിൽ പറഞ്ഞത് നോക്കുമ്പോൾ, ഇത്തരം പ്രവൃത്തികൾ ശിർക്കിന്റെ ഇനത്തിൽ ഉൾപ്പെ ട്ടേക്കുമെന്നുകൂടി മനിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രശ്നക്കാരെ സംബ ന്ധിച്ച് നബി ˜ വളരെ താക്കീതുകൾ നല്കുന്നതും. ഭ ഗ്നപ്പട്ടറ കൾപ്പക്കഡ ൽറ പ്ലച്ഛദ്ധഷ ജ്ഞ അശ്ശക്കഠ യ്യഥ യ്യില ഹ ∫ിവീഛവീജീ ശ്ശുമിവ സ്ലിഞ്ഞട്ടുമീ "അർറാഫി' ന്റെ -അഥവാ പ്രശ്നക്കാരന്റെ -അടുക്കൽ ചെന്നു അവ നോട് വല്ല കാര്യത്തെക്കുറിച്ചും ചോദിക്കുന്നപക്ഷം നാൽപത് ദിവസത്തെ നമസ്കാരം അവന് സ്വീകരിക്കപ്പെടുന്നതല്ല.) മറഞ്ഞ കാര്യങ്ങളോ, ഭാവികാര്യങ്ങളോ ഏതെങ്കി ലും പ്രകാരത്തിൽ ഗണിച്ചുപറയുന്ന എല്ലാവർക്കും ഉപയോഗിക്കുന്ന പേരാണ് "അർറാഫ്' ( മറഞ്ഞ കാര്യ ങ്ങൾ അറിയാമെന്ന് കരുതപ്പെടുന്ന പുരോഹിതൻമാരായ ഗണിതക്കാർക്ക് "കാഹിൻ' ( ) എന്നും പറയപ്പെടും. "കാഹിനി'ന്റെ അടുക്കൽ പോകുകയും, അവൻ പറഞ്ഞത് വിശ്വസിക്കു കയും ചെയ്യുന്നവൻ മുഹമ്മദ് നബി ˜ അവതരിക്കപ്പെട്ടതിൽനിന്നും ബന്ധമറ്റുപോകുന്ന താണ്' എന്ന് ഇമാം അഹ്മദും (റ) അബൂദാവൂദും (റ) രിവായത്ത് ചെയ്തിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുണ്ട്. വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏർപ്പെടുവാൻ ഉദ്ദേശിക്കുന്നവൻ, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ, ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവന് മന മാധാനം ലഭിക്കുവാൻ നബി ˜ നിർദ്ദേശിച്ചിട്ടുള്ള മാർഗമാണ് "ഇസ്തിഖാറത്ത്' ( ഗുണകരമായത് കാണിച്ചുതരുവാൻ അല്ലാഹുവിനോട് തേടുക എന്നത്രെ ഇൗ വാക്കിന്റെ വിവക്ഷ. ഇസ്തിഖാറത്തിന്റെ ഏറ്റവും നല്ല രൂപം ഇമാം ബുഖാരീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നബി ˜ നമുക്ക് പഠിപ്പിച്ചുതന്നിരിക്കുന്നു. അതിപ്രകാരമാണ്:- (സാരം: ജാബിർ (റ) പറയുന്നു: സൂറത്ത് പഠിപ്പിച്ചു തരുന്നത് പോ പ്രാധാന്യം കാര്യങ്ങളിലും "ഇസ്തിഖാറത്ത്' -നല്ല തിനെ തേടൽചെയ്യേണ്ട ക്രമം നബി ˜ ഞങ്ങൾക്ക് പഠിപ്പിച്ചുതന്നിരുന്നു. അവിടുന്ന് ഇങ്ങനെ പറഞ്ഞിരുന്നു: "നിങ്ങളിൽ ഒരാൾ ഒരു കാര്യത്തിന് ഉദ്ദേശിച്ചാൽ അവൻ "ഫർദ്വ്' (നിർബന്ധ) നമസ്കാരമല്ലാത്ത രണ്ട് നമസ്കരിച്ചുകൊള്ളട്ടെ. പിന്നീട് എന്ന് (തുടങ്ങി അവസാനംവരെയുള്ള പറഞ്ഞുകൊള്ളുകയും ചെയ്യട്ടെ. അതോ ടുകൂടി അവന്റെ ആവശ്യം എടുത്തുപറയുകയും വേണം.' (ബു.) ഇൗ പ്രാർത്ഥന എല്ലാ വരും പഠിക്കേണ്ടതും അർത്ഥം ഗ്രഹിച്ചിരിക്കേണ്ടതും ആവശ്യമാകുന്നു. പ്രാർത്ഥനയുടെ അർത്ഥം:- "അല്ലാഹുവേ, നിന്റെ അറിവ് നിമിത്തം ഞാൻ നിന്നോട് ഗുണത്തിനപേക്ഷിക്കുന്നു. നിന്റെ കഴിവ് നിമിത്തം ഞാൻ നിന്നോട് ചോദിക്കുന്നു. കാരണം, നിശ്ചയമായും നിനക്ക് കഴിവുണ്ട്. എനിക്ക് കഴിവില്ല; നിനക്കറിയാം, എനിക്കറിയു ക യില്ല; നീ അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവനാണല്ലോ. അല്ലാഹുവേ! (എന്റെ ഹ്മദ യ്യല ഞ്ഞരഹ്മപ്പമ ∫ൾദ്ധഷ സ്ലഞ്ഞര ന്നപ്പക്ക മ യ്യല പ്ലദ്ധട്ടറ മ്പഗ ഗ്നക്ക എന്റെ മതത്തിലും, എന്റെ ജീവിതത്തിലും, എന്റെ കാര്യ ത്തിന്റെ പര്യവസാനത്തിലും (ഭാവിയിലും) എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നു വെങ്കിൽ അത് എനിക്ക് നീ സാധിപ്പിച്ചുതരികയും, അതെനിക്ക് നിഷ്പ്രയാസമാക്കിത്തരു കയും ചെയ്യേണമേ! അനന്തരം അതിൽ എനിക്ക് "ബർക്കത്തും' (അഭിവൃദ്ധിയും) നൽകേ ണമേ! അല്ലാഹുവേ! ഇക്കാര്യം എന്റെ മതത്തിലും, എന്റെ ജീവിതത്തിലും, എന്റെ കാര്യ ത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എന്നിൽ നിന്ന് തിരിച്ചുവിടേണമേ! എന്നെ അതിൽനിന്നും തിരിച്ചുതരേണമേ! നന്മ സ്ഥിതി ചെയ്യുന്നത് എവിടെയായിരുന്നാലും നീ അതെനിക്ക് നിശ്ചയിച്ചുതരുകയും, പിന്നീട് എനിക്ക തിൽ തൃപ്തി വരുത്തിത്തരുകയും വേണമേ!' ഈ പ്രാർത്ഥനയിൽ "എന്റെ ജീവിതത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും' ( ഗ്നച്ഛയസ്ലഥവ ള്ളക്കഠസ്ലഞ്ചലവ ) എന്നതിന്റെ സ്ഥാനത്ത് "എന്റെ കാര്യത്തിന്റെ താൽക്കാലികാവസ്ഥയി ലും, ഭാവിയിലും' ( പ്ലഘസ്ലഥ ന്ധ ) എന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാർത്ഥി ക്കുന്നവന്റെ യുക്തം പോലെ രണ്ടിലൊന്ന് ഉപയോഗിക്കാവുന്നതാണ്.
28:69–70

وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ

وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ

(69) നിന്റെ രക്ഷിതാവ് അവരുടെ നെഞ്ചുകൾ (ഹൃദയങ്ങൾ) ഗോപ്യമാ ക്കിവെക്കുന്നതും, അവർ പരസ്യമാക്കു ന്നതും അറിയുന്നതാണ്. (70) അവനത്രെ അല്ലാഹു; അവ നല്ലാതെ ആരാധ്യനേയില്ല. ആദ്യലോ കത്തും, അവസാനലോകത്തും ധ ഇഹ ത്തിലും, പരത്തിലും പ സ്തുതി കീർത്തനം അവന്നാകുന്നു. അവന്ന് തന്നെയാണ് വിധികർതൃത്വവും; അവ ങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (69) നിന്റെ രക്ഷിതാവ്, റ∫് അറിയുന്നതാണ് ഗോപ്യമാക്കുന്നത്, ഒളിച്ചുവെക്കുന്നത് അവരുടെ നെഞ്ചുകൾ (ഹൃദയങ്ങൾ) അവർ പര സ്യമാക്കുന്നതും, വെളിവാക്കുന്നതും (70) അവനത്രെ, അവനാണ് അല്ലാഹു ഒരു ഇലാഹുമില്ല അവനല്ലാതെ അവന്നാണ് സ്തുതികീർത്തനം, പുകഴ്ച്ച ആദ്യത്തേതിൽ (ഇഹത്തിൽ) അവസാനത്തേതിലും (പരത്തി ലും) അവന്ന് തന്നെയാണ് വിധി കർതൃത്വം, അധികാരം അവങ്കലേ തന്നെ നിങ്ങൾ മടക്കപ്പെടുന്നു നാല് യാഥാർത്ഥ്യങ്ങൾക്ക് ആസ്പദങ്ങളായ ചില ഉദാ ഹരണങ്ങൾ തുടർന്നുള്ള വചനങ്ങളിൽ കാണാം:-
28:71–73

قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ

قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ

وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ

(71) (നബിയേ) പറയുക: "നിങ്ങൾ കണ്ടുവോ ധ മനിലാക്കിയിട്ടുണ്ടോ പ ? ക്വിയാമത്ത്നാൾ വരെ സദാസമ യത്തും നിങ്ങളുടെ മേൽ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കിൽ, അല്ലാഹു അല്ലാത്ത ഏതൊരു ഇലാ ഹാണ് നിങ്ങൾക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങൾ കേട്ടറിയുന്നില്ലേ?!' (72) പറയുക: "നിങ്ങൾ കണ്ടുവോ ധ മനിലാക്കുന്നുവോ പ ? ക്വിയാമത്ത്നാൾ വരെ സദാസമയത്തും നിങ്ങളുടെ മേൽ അല്ലാഹു പകൽ (തന്നെ) ആക്കുക യാണെങ്കിൽ, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങൾക്ക് ശാന്ത മായിരിക്കാവുന്ന ഒരു രാത്രി നിങ്ങൾക്ക് കൊണ്ടുവന്നുതരിക?! എന്നിരിക്കെ, നിങ്ങൾ കണ്ടറിയുന്നില്ലേ?!' (73) അവന്റെ കാരുണ്യ ത്താലത്രെ അവൻ നിങ്ങൾക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നത്; നിങ്ങൾക്കതിൽ ശാന്തമായിരിക്കുവാനും, അവന്റെ അനുഗ്രഹത്തിൽ നിന്ന് (ജീ വിതമാർഗം) അന്വേഷിച്ചുണ്ടാക്കു വാനും വേണ്ടി. (മാത്രമല്ല) നിങ്ങൾ നന്ദിചെയ്യുവാൻ വേണ്ടിയും (71) രാത്രിയെ സദാസമയത്തും, നിത്യ മായും ക്വിയാമത്ത്നാൾവരെ ഏതൊരു ഇലാഹാണ് അല്ലാഹു അല്ലാത്ത നിങ്ങൾക്ക് കൊണ്ടുവരുന്നത് ഒരു വെളിച്ചം, പ്രഭ എന്നിരിക്കെ നിങ്ങൾ കേൾക്കുന്നില്ലേ (72) നീ പറയുക നിങ്ങൾ കണ്ടുവോ അല്ലാഹു ആക്കിയാൽ നിങ്ങളുടെ മേൽ പകലിനെ സദാ സമയത്തും, നിത്യം ക്വിയാമത്ത്നാൾവരെ ഏതൊരു ഇലാഹാണ് അല്ലാഹു അല്ലാത്ത നിങ്ങൾക്ക് കൊണ്ടുവരിക ഒരു രാത്രിയെ നിങ്ങൾ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന അതിൽ അപ്പോൾ നിങ്ങൾ കാണുന്നില്ലേ (73) അവന്റെ കാരുണ്യത്താലാണ് അവൻ ഉണ്ടാക്കിയ ത്, ഏർപ്പെടുത്തിയത് നിങ്ങൾക്ക് രാത്രി പകലും നിങ്ങൾ ശാന്തമായിരിക്കുവാൻ, അടങ്ങിയിരിക്കുവാൻ അതിൽ നിങ്ങൾ അന്വേഷിക്കുവാ നും, തേടുവാനും അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ നന്ദി ചെയ്യാനും അൽപമൊന്ന് ചിന്തിച്ചുനോക്കുക! മുഴുവൻ സമയത്തും ഭൂലോകമാകെ രാത്രിയായിരു ന്നുവെങ്കിൽ, അല്ലെങ്കിൽ മുഴുവൻ സമയവും പകലായിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ?! പകൽവെളിച്ചത്തിൽ വിവിധ രംഗങ്ങളിൽ വ്യാപരിച്ചും, അത്യദ്ധാനം ചെയ്തും പോരുന്ന മനുഷ്യന് സ്വൈര്യപൂർവ്വം വിശ്രമംകൊള്ളുവാൻ അതിന് നിർബന്ധിതനാ കുന്ന -രാത്രിയും, ശാന്തമായ വിശ്രമത്തിന്ശേഷം തിരിച്ചുകിട്ടിയ ഉണർവ്വും, ഉന്മേഷവും ഉപയോഗപ്പെടുത്തിക്കൊണ്ട് ആയിരമായിരം കാര്യങ്ങളിൽ വിഹരിക്കേണ്ടതിന് അനിവാര്യ മായ പകലും മാറിമാറി ലഭിക്കാത്ത ഒരു ഭൂലോകത്തെപ്പറ്റി സങ്കൽപിച്ചുനോക്കുക! മനുഷ്യ നെന്നുവേണ്ടാ, ഇതരജീവികൾക്ക് പോലും ഇവിടെ ജീവിക്കുവാൻ സാദ്ധ്യമാകുമോ? ഒരിക്ക ലുമില്ല! ഈ ഒരേ ഒരു അനുഗ്രഹത്തിന്റെ പേരിൽ മാത്രം രാവും പകലും മനുഷ്യൻ അല്ലാ ഹുവിനെ സ്തുതിക്കുവാനും അവനോട് നന്ദിയുള്ളവനായിരിക്കുവാനും കടപ്പെട്ടവനത്രെ.
28:74–75

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ

وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

(74) അവൻ (അല്ലാഹു) അവരെ വിളിപ്പിച്ചു "നിങ്ങൾ ജൽപിച്ചുകൊണ്ടി രിക്കുന്ന എന്റെ പങ്കുകാർ എവിടെ?' എന്ന് ചോദിക്കുന്ന ദിവസം (ഓർക്കു ക)! (75) എല്ലാ സമുദായത്തിൽനിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: "നിങ്ങളുടെ തെളിവ് കൊണ്ടുവരുവിൻ' എന്ന്! അപ്പോൾ അവർക്കറിയാം, ന്യായം അല്ലാഹുവി നാണ് ഉള്ളതെന്ന്. (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്. (74) അവൻ അവരെ വിളിക്കുന്ന ദിവസം എന്നിട്ട് പറയുകയും എവിടെയാണ് എന്റെ പങ്കുകാർ യാതൊരു കൂട്ടരായ നിങ്ങൾ ജൽപിച്ചുവന്നിരുന്നു, വാദിച്ചിരുന്നു, ധരിച്ചിരുന്നു (75) നാം പുറത്തു കൊണ്ടുവരുന്നതാണ്, നീക്കിയെടുക്കും എല്ലാ സമുദായത്തിൽനിന്നും ഒരു സാക്ഷിയെ എന്നിട്ട് നാം പറയും നിങ്ങൾ കൊണ്ടുവരുവിൻ നിങ്ങളുടെ തെളിവ് അപ്പോൾ അവർ അറിയുന്നതാണ് നിശ്ചയമായും ന്യായം അല്ലാഹുവിനാണ് (എന്ന്) വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞുപോകും, തെറ്റി പ്പോകും അവരെവിട്ട്, അവരിൽനിന്ന് അവരായിരുന്നത് കെട്ടിച്ചമ ച്ചിരുന്ന, കളവ് കെട്ടിയിരുന്ന ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകൻമാരാണ് ഇവിടെ സാക്ഷി കൊണ്ടുദ്ദേശ്യം. ഓരോ സമുദായവും അവരവരുടെ പ്രബോധനത്തിൽ എന്ത് നില കൈക്കൊണ്ടുവെന്ന് അവരുടെ മുമ്പാകെ വെച്ച് തെളിവ് കൊടുക്കുന്നതിനാണ് അവരെ സാക്ഷികളായി കൊണ്ടുവരുന്നത്. അല്ലാഹു എല്ലാം അറിയുന്നവനാണെങ്കിലും, അവന്റെ നീതിന്യായപാലനം അവരെ ബോദ്ധ്യപ്പെടുത്തുവാനായിട്ടത്രെ സാക്ഷികളും, തെളിവു കളും ഹാജരാക്കപ്പെടുന്നത്. തങ്ങളുടെ നിലപാട് ന്യായീകരിക്കുവാനുള്ള തെളിവുകൾ സമർപ്പി ക്കുവാൻ അല്ലാഹു അവിശ്വാസികളെ ആഹ്വാനം ചെയ്യുമെങ്കിലും അവർക്കുണ്ടോ അതിന്ന് സാദ്ധ്യമാകുന്നു?! അപ്പോൾ ഏക ഇലാഹായിരിക്കുവാനുള്ള അവകാശവും, അർഹതയും എല്ലാം തന്നെ അല്ലാഹുവിന്നാണുള്ളതെന്ന് അവർക്ക് തികച്ചും ബോദ്ധ്യപ്പെടും. സമ്പൽസമൃദ്ധിയും, സുഖസൗകര്യങ്ങളും വാസ്തവത്തിൽ അല്ലാഹുവിൽനിന്നുള്ള അനു ഗ്രഹമാണ്. പക്ഷേ, അവ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവ മനുഷ്യനെ ഉൻമത്തനും ധിക്കാരിയുമാക്കിത്തീർക്കുന്നു. അങ്ങനെ, അവൻ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് അവ കാശിയാകുകയും ചെയ്യുന്നു. ഇങ്ങനെ അല്ലാഹുവിന്റെ ശാപകോപത്തിന് ഇരയായ ഒരു മുഴുത്ത ധിക്കാരിയായിരുന്നു ക്വാറൂൻ. അവന്റെ കഥയാണ് അടുത്ത വചനങ്ങളിൽ പ്രസ്താ വിക്കുന്നത്:- വിഭാഗം - 8
28:76–77

۞إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ

وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ

(76) നിശ്ചയമായും, ക്വാറൂൻ മൂസാ യുടെ ജനതയിൽ പെട്ടവനാ നായിരുന്നു. ക്വാറൂൻ അവനായിരുന്നു മൂസായുടെ ജനതയിൽ പെട്ട(വൻ) എന്നിട്ടവൻ ധിക്കാരം കാണിച്ചു അവരുടെമേൽ നാം അവന് കൊടുക്കയും ചെയ്തിരുന്നു നിക്ഷേപങ്ങളിൽ (നിധികളിൽ, ഭണ്ഡാരങ്ങളിൽ ) നിന്ന് യാതൊന്ന് നിശ്ചയമായും അതിന്റെ താക്കോലുകൾ അത് (പേറാൻ കഴിയാത്ത) ഭാരമായിരുന്നു ഒരു സംഘത്തിന്, കൂട്ടത്തിന് ശക്തൻമാരായ അങ്ങനെയിരിക്കെ, അപ്പോൾ അവനോട് പറഞ്ഞു അവന്റെ ജനങ്ങൾ നീ പുളകം കൊള്ളേണ്ട, ആഹ്ളാദിക്കരുത് നിശ്ചയമായും അല്ലാഹു അവൻ ഇഷ്ടപ്പെടുകയില്ല പുളകം (ആഹ്ലാദം) കൊള്ളുന്നവരെ (77) നീ തേടുക, അന്വേഷിക്കുക നിനക്ക് നൽകിയിട്ടുള്ളതിൽ അല്ലാഹു പരലോകത്തെ, പരലോകഭവനം നീ വിസ്മരിക്കുകയും വേണ്ട എന്നിട്ട് അവൻ അവരുടെ മേൽ ധിക്കാരം കാണിച്ചു. അവന്റെ താക്കോ ലുകൾ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാൻ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപ ങ്ങളെ നാം അവന് നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കെ, അവന്റെ ജനങ്ങൾ അവനോട് പറഞ്ഞു; "നീ പുളകം കൊള്ളേണ്ടാനിശ്ചയ മായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല! (77) "അല്ലാഹു നിനക്ക് നൽകിയിട്ടു ള്ളതിൽ നീ പരലോക (ഗുണ)ത്തെ തേടിക്കൊള്ളുക ; ഇഹത്തിൽനിന്നുമുള്ള നിന്റെ പങ്ക് നീ വിസ്മരിക്കുകയും വേണ്ട! നിനക്ക് അല്ലാഹു നന്മ ചെയ്തു തന്ന പ്രകാരം നീയും നന്മ ചെയ്യുക; നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. നിശ്ചയമായും, കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'
28:78

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ

(78) അവൻ പറഞ്ഞു: "എന്റെ അടു ക്കൽ (തക്ക) അറിവുള്ളതിന്റെ പേരിൽ തന്നെയാണ് എനിക്കിത് നൽകപ്പെട്ടിരി ക്കുന്നത്.' അവന്റെ മുമ്പ് അവനെക്കാൾ കടുത്ത ശക്തിയുള്ളവരും കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമു റകളെ അല്ലാഹു നശിപ്പിക്കുകയുണ്ടാ യിട്ടുണ്ടെന്നത് അവൻ അറിഞ്ഞിട്ടില്ലേ?! കുറ്റവാളികളോട് തങ്ങളുടെ പാപ ങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല. നിന്റെ പങ്ക്, ഓഹരി ഇഹത്തിൽനിന്ന് നീയും നന്മ ചെയ്യുക അല്ലാഹു നന്മ ചെയ്തതുപോലെ നിനക്ക് നീ മുതിരരുത്, തേടരുത്, ശ്രമം നടത്തരുത് കുഴപ്പത്തിന്, നാശത്തിന് ഭൂമിയിൽ, (നാട്ടിൽ) നിശ്ചയ മായും അല്ലാഹു ഇഷ്ടപ്പെടുകയില്ല കുഴപ്പമുണ്ടാക്കുന്നവരെ (78) അവൻപറഞ്ഞു നിശ്ചയമായും എനിക്കത് നൽകപ്പെട്ടിരിക്കുന്നു അറിവിന്റെ പേരിൽ, അറിവുള്ളതോടെത്തന്നെ എന്റെ പക്കൽ അവൻ അറി ഞ്ഞിട്ടില്ലേ നിശ്ചയമായും അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്റെ മുമ്പ് തലമുറകളിൽ നിന്ന് കൂടുതൽ കടുത്തവരെ അവനെക്കാൾ ശക്തി, ശക്തിയാൽ കൂടുതൽ അധികമുള്ളവരും സംഘം, കൂട്ടം ചോദി ക്കപ്പെടുകയില്ല തങ്ങളുടെ പാപങ്ങളെപ്പറ്റി കുറ്റവാളികളോട്, മഹാ പാപികളോട് ക്വാറൂനെക്കുറിച്ച് ഈ ആയത്തുകളിലും, തുടർന്നുള്ള ചില ആയത്തുകളിലും പ്രസ്താ വിച്ചതല്ലാതെ അധിക വിവരങ്ങളൊന്നും പ്രസ്താവിച്ചിട്ടില്ല. 76-ാം വചന ത്തിൽ ക്വാറൂൻ മൂസാ നബി (അ)യുടെ ജനങ്ങളിൽ പെട്ടവനായിരുന്നുവെന്ന് പറഞ്ഞിട്ടുള്ള തിൽനിന്നും മറ്റ് ചില പ്രസ്താവനകളിൽ നിന്നുമായി അവൻ വിഭാഗത്തിൽപെ ട്ടവനായിരുന്നുവെന്ന് അനുമാനിക്കാം. അടുത്ത സൂറ: 39 ൽ (ക്വാ റൂനെയും, ഹാമാനെയും (ഓർക്കുക) എന്ന് പ്രസ്താവിക്കുന്നുണ്ട്. മൂസാ നബി (അ)യുടെ കടുത്ത ശത്രുക്കളിൽ ഒരു പ്രധാനിയായിരുന്നു അവൻ എന്നാണ് ഈ ഒന്നിച്ച് പറഞ്ഞതിൽനിന്ന് മനിലാക്കേണ്ടത്. അവൻ മൂസാ (അ)ന്റെ പിതൃ വ്യപുത്രനായിരുന്നുവെന്നും, ആദ്യം അദ്ദേഹത്തെ പിൻപറ്റിയിരുന്നുവെന്നും, പിന്നീട് സമ്പത്തും, ആഢംബരശേഷിയും വർദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്തു കപടവിശ്വാസിയും ശത്രുവുമായിത്തീർന്നുവെന്നും പല മുഫിറുകളും പ്രസ്താവിച്ചു കാണാം. ഇൗ പ്രസ്താവനകൾ മിക്കവാറും ശരിയായിരിക്കുമെന്നാണ് 76-ാം വചന ത്തിൽനിന്നും മനിലാകുന്നത്. ബൈബ്ളിൽ ക്വാറൂന്റെ കഥ ഏറെക്കുറെ വിവരിച്ചിട്ടുണ്ട്. അതിൽ ചില ഭാഗം ക്വുർ ആന്റെ പ്രസ്താവനക്ക് എതിരില്ലാത്തതാണ്. കോരഹ് എന്ന പേരിലാണ് അതിൽ ക്വാറൂ നെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. അതിൽ ഇങ്ങനെ കാണാം: "എന്നാൽ ലേവിയുടെ മക നായ കെഹാത്തിന്റെ മകൻ യിസ്ഹാറിന്റെ മകൻ കോരഹ്, ( ) സ്ല..ദാഥാൻ, അബീരാംസ്ല.. ഓൻ എന്നിവർ യിസ്റായേൽ മക്കളിൽ സദാ പ്രമാണികളും സംഘസദസ്യൻമാരും പ്രമാ ണികളുമായ പുരുഷന്മാരെ കൂട്ടി മോശെയോടുമത്സരിച്ചു. അവൻ മോശെക്കും അഹറോന്നും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴി യാതെ എല്ലാവരും വിശുദ്ധൻമാരാകുന്നു; യഹോവ (ദൈവം) അവരുടെ മദ്ധ്യ ഉണ്ട്. പിന്നെ നിങ്ങൾ യഹോവയുടെ സഭക്കുമീതെ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്താണ്? എന്ന് പറഞ്ഞുസ്ലസ്ലസ്ല' (സംഖ്യാ പുസ്തകം, അദ്ധ്യായം: 16.) മോശെ ( ) യുടെ പിതാവായ അംറാം കഹാത്തി ( ) ന്റെ മകനാണെന്നും ബൈബിൾ (പുറപ്പാട്, അ:6) പറയുന്നു. ബൈബ്ളിന്റെ ഇൗ പ്രസ്താവനകളും മേൽപറഞ്ഞതിനെ അനുകൂലിക്കുന്നവയാണ്. അസൂ യയും, ധിക്കാരവും, നേതൃത്വമോഹവും കാരണമാണ് അവൻ മൂസാ നബി (അ)ക്കും, ഹാറൂൻ നബി (അ)ക്കും എതിരായി പുറപ്പെട്ടതെന്നാണ് ഇൗ പ്രസ്താവനയുടെ സാരം. ക്വാറൂന്റെ ധനനിക്ഷേപങ്ങളുടെ താക്കോലുകൾപോലും ശക്തന്മാരായ ഒരു കൂട്ടം ( ) ആളുകൾക്ക് ഞെരുങ്ങി എടുക്കുവാൻ മാത്രം ഉണ്ടായിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ച തിൽനിന്ന് അവന്റെ ധനത്തിന്റെ ആധിക്യം മനിലാക്കാമല്ലോ. ("മഫാതിഹ്') എന്ന വാക്കിന് താക്കോലുകൾ എന്നർത്ഥം. താക്കോലല്ല ഇവിടെ ഉദ്ദേശ്യമെന്നും സ്വർണം, വെള്ളി, മുതലായവ സൂക്ഷിച്ചിട്ടുള്ള ഖജാനകൾ കുറെ ആളുകൾക്ക് വഹിക്കുവാൻ തക്കവണ്ണം വളരെ യുണ്ടായിരുന്നുവെന്നാണുദ്ദേശ്യമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറി യാം. രണ്ടായാലും അവന്റെ ധനാധിക്യത്തെയാണത് കുറിക്കുന്നത്. അവൻ അതിൽ അഹ ങ്കാരം കൊള്ളുകയും പുളകംകൊള്ളുകയും ചെയ്തു. മൂസാ (അ) മാത്രമല്ല, ജനങ്ങളും അവനെ ഉപദേശിച്ചുനോക്കി. അല്ലാഹു നിനക്ക് തന്നരുളിയ ഇൗ വമ്പിച്ച അനുഗ്രഹങ്ങൾ നിന്റെ പരലോകഗുണത്തിനും നല്ല കാര്യങ്ങൾക്കും വേണ്ടി നീ വിനിയോഗിക്കണം, അതേ സമയത്ത് ഭൗതികമായ നിന്റെ ആവശ്യങ്ങളും സുഖജീവിതവും നീ പാടെ ഉപേക്ഷിക്കേ ണ്ടതുമില്ല, പക്ഷേ, അതിന് ഒരതിരുണ്ടായിരിക്കണം, ധിക്കാരത്തിനും നാട്ടിൽ കുഴപ്പമുണ്ടാ ക്കാനും അത് കാരണമാകരുത്. ഇൗ നില തുടർന്നാൽ അല്ലാഹുവിന്റെ കോപത്തിന് നീ വിധേയനായേക്കും എന്നൊക്കെ അവർ ഉപദേശിച്ചു. ഇതൊന്നും അവൻ സ്വീകരിച്ചില്ലെന്ന് ) കെഹാ ത്ത്, കഹാത്ത് എന്നീ രണ്ട് പ്രയോഗങ്ങളും ഒരാളെക്കുറിച്ച് തന്നെയാണെന്ന് വേദപു സ്തകനിഘണ്ടുവിൽ കാണാം. ( ) വേണ്ടുന്ന അറിവും, ത്രാണിയും തനിക്കുതന്നെയുണ്ട്. അതുകൊണ്ട് ത ന്നെയാണ് ഇതെല്ലാം തനിക്ക് ലഭിച്ചതും. മറ്റുള്ളവരുടെ മാർഗദർശനമോ ഉപദേശമോ തനി ക്കാവശ്യമില്ല, എന്നിങ്ങനെ പൊങ്ങച്ചം നടിക്കയാണ് അവൻ ചെയ്തത്. പക്ഷേ, ക്വാറൂനെക്കാൾ വമ്പിച്ച ശക്തിയും സ്വാധീനവുമുള്ള എത്രയോ ആളുകൾ ഇത് പോലെ ധിക്കാരവും അനുസരണക്കേടും പ്രവർത്തിച്ചത് നിമിത്തം അല്ലാഹുവിന്റെ ശിക്ഷക്കും ശാപകോപത്തിനും പാത്രമായിത്തീർന്നിട്ടുണ്ടെന്ന വസ്തുത അവൻ ഓർത്തില്ല. ഫിർ ഔന്റെ ചരിത്രവും, അവനും സൈന്യങ്ങളും ഭൂമിയിൽവെച്ച് തന്നെ അനുഭവിച്ച ദൈവിക ശിക്ഷയും ക്വാറൂൻ ഇതിനകം കണ്ടുകഴിഞ്ഞതാണല്ലോ. അക്രമവും, ധിക്കാരവും അതിരുക വിയുമ്പോൾ അല്ലാഹു ഇൗ ലോകത്ത് വെച്ചുതന്നെ ചില നടപടികൾ എടുക്കുന്നു, പരലോ കശിക്ഷ അതിന് പുറമെയും, അല്ലാഹു സർവ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകകൊണ്ട് ശിക്ഷ നട ത്തേണ്ടതിന് കുറ്റവാളികളെക്കുറിച്ച് അവന് ഒരന്വേഷണം നടത്തുകയോ അവരുടെ കുറ്റ ങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ല. അത് പതിവുമി ല്ല. ക്വാറൂനെക്കുറിച്ച് പ്രസ്താവിച്ച ഇൗ വചനങ്ങളിൽനിന്ന് നമുക്ക് അവനെപ്പറ്റി ചുരുക്കത്തിൽ ഇത്രയും കാര്യങ്ങൾ മനിലാക്കാവുന്നതാണ്:- അവൻ വളരെ വമ്പിച്ച ഒരു ധനികനായി രുന്നു: അതോട്കൂടി (1) അവൻ ജനങ്ങളോട് വളരെ ധിക്കാരം പ്രവർത്തിച്ചിരുന്നു. 2) തനിക്ക് ലഭിച്ച സമ്പൽസമൃദ്ധിയിൽ അവൻ പുളകംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. 3) പരലോക കാര്യങ്ങളിൽ അവൻ ശ്രദ്ധ പതിപ്പിച്ചതേയില്ല. അവന്റെ ധനവും കഴിവും പരലോക ഗുണത്തിനായി വിനിയോഗിക്കാൻ ശ്രമിച്ചതുമില്ല. 4) മറ്റുള്ളവർക്ക് നന്മയും ഉപകാരവും ചെയ്തതുമില്ല. 5) നാട്ടിൽ പലതരം കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. 6) തനിക്ക് ലഭിച്ച സമ്പത്തും, ഭാഗ്യവുമെല്ലാം തന്റെ യോഗ്യതകൊണ്ട് ലഭിച്ചതാണെ ന്നായിരുന്നു അവന്റെ വിചാരം. 7) തനിക്ക് മുമ്പ് തന്നെക്കാൾ വമ്പിച്ച ശക്തിയും പ്രതാപവും ഉണ്ടായിരുന്ന പലരും അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ചതുമൂലം, അവന്റെ ശിക്ഷക്ക് വിധേയരായിട്ടുണ്ടെന്ന പര മാർത്ഥം അവൻ വിസ്മരിച്ചു കളഞ്ഞു. അഥവാ താൻ അല്ലാഹുവിന്റെ ശിക്ഷാനടപടിക്ക് വിധേയനായേക്കാമെന്ന ബോധം അവന്നുണ്ടായില്ല. 8) സദുപദേശം നൽകിയവരുടെ ഉപദേശം സ്വീകരിക്കുവാൻ തയ്യാറില്ലെന്ന് മാത്രമല്ല, അവരോട് അഹങ്കാരപൂർവ്വം താൻ സ്വീകരിച്ച നിലപാടും തന്റെ പ്രവൃത്തിയും ന്യായീ കരിക്കുകയാണ് ചെയ്തത്. ഇതിനെല്ലാം പുറമെ അസൂയ, അധികാരപ്രമത്തത, നേതൃത്വമോഹം, ധനപരമായ കടമകളെ നിഷേധിക്കൽ എന്നിവയും അവന്റെ ദുഃസ്വഭാവങ്ങളിൽ പണ്ഡിതൻമാർ രേഖ പ്പെടുത്തിക്കാണുന്നു. മൂസാ നബി (അ)യുടെ പേരിൽ ചില ആരോപണങ്ങൾ അവൻ നട ത്തിയതായും ചിലർ പ്രസ്താവിക്കുന്നു. അല്ലാഹുവിനറിയാം. ഏതായാലും, കണക്കിലേറെ ധനവും, വേണ്ടത്ര സുഖസൗകര്യങ്ങളും കാത്തുരക്ഷിച്ചവ കാണപ്പെടുന്ന സമ്പ്രദായങ്ങളാണിവ. ഇങ്ങനെയുള്ളവർക്ക് ഒരു പാഠമായിരിക്കുവാൻ വേണ്ടിതന്നെയാണ് ക്വാറൂന്റെ ചരിത്രവും, അവന്റെ പര്യവസാനവും അല്ലാഹു പ്രസ്താവിച്ചതും.
28:79–80

فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ

(79) അങ്ങനെ, അവൻ തന്റെ ആഡംബരത്തിലായുംകൊണ്ട് തന്റെ ജനങ്ങളിൽ പ്രത്യക്ഷപ്പെട്ടു. (ഇതുക ണ്ട്) ഐഹികജീവിതത്തെ ഉദ്ദേശിക്കു ന്നവർ പറഞ്ഞു: "ഹാ! ക്വാറൂന്ന് നൽകപ്പെ ട്ടത് പോലെ ഞങ്ങൾക്കുമുണ്ടായിരുന്നു വെങ്കിൽ നന്നായേനേ! നിശ്ചയമായും അവൻ ഒരു വമ്പിച്ച ഭാഗ്യവാൻ തന്നെ യാണ്!' (80) അറിവ് നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: "നിങ്ങളുടെ നാശം! വിശ്വസി ക്കുകയും സൽക്കർമം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അല്ലാഹുവിന്റെ (പ ക്കൽനിന്നുള്ള) പ്രതിഫലം കൂടുതൽ ഉത്ത മമായിരിക്കും, സഹനശീലൻമാർക്ക ല്ലാതെ അത് (സാധിച്ചു) കിട്ടുന്നതുമ ല്ല.' (79) അങ്ങനെ അവൻ പ്രത്യക്ഷപ്പെട്ടു തന്റെ ജനങ്ങളിൽ തന്റെ ആഡംബരത്തിൽ, അലങ്കാരത്തിൽ, മോടിയിൽ പ റ ഞ്ഞു ഉദ്ദേശിക്കുന്ന വർ ഐഹിക ജീവിതത്തെ ഹാ, ഉണ്ടായിരുന്നെങ്കിൽ നന്നായേനേ ഞങ്ങൾക്ക് യാതൊന്ന് പോലെ ക്വാറൂന്ന് നൽകപ്പെട്ട നിശ്ചയമായും അവൻ ഒരു ഭാഗ്യവാൻതന്നെ വമ്പിച്ച (80) പ റ ഞ്ഞു നൽക പ്പെട്ടവർ അറിവ് നിങ്ങളുടെ കഷ്ടം, നാശം അല്ലാഹുവിന്റെ പ്രതിഫലം, കൂലി ഉത്തമമാണ് യാതൊരു കൂട്ടർക്ക് വിശ്വസിച്ച സൽക്കർമം പ്രവർത്തിക്കയും ചെയ്ത അത് സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടു കയില്ല ക്ഷമാലുക്കൾക്കല്ലാതെ, സഹനശീലൻമാർക്കല്ലാതെ ക്വാറൂൻ തന്റെ ആർഭാടസാമഗ്രികൾ സഹിതം ആഡംബരപൂർവ്വം പുറത്ത് വരുന്നത് അതിന്റെ പ്രതിഫലം രണ്ട് തരത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു തരക്കാർ അതിൽ ആകൃഷ്ടരാകുന്നു. അവരെ സംബന്ധിച്ചിടത്തോളം ക്വാറൂൻ ഒരു മഹാഭാഗ്യവാനും അത്യുൽകൃഷ്ടനുമാണ്. ഹാ! തങ്ങൾക്കും അത് പോലെയുള്ള നിലപാട് ലഭി ച്ചിരുന്നുവെങ്കിൽ നന്നായേനേ! എന്ന് അവർ വ്യാമോഹിക്കുന്നു. ഐഹിക സുഖവും, ഭൗതിക നേട്ടങ്ങളുമാണ് ജീവിതലക്ഷ്യമെന്ന് കരുതുന്നവരാണിവർ. മറ്റൊരുതരം ആളു കളാകട്ടെ, യാതൊരു നിലയും വിലയും അതിന് കൽപിക്കുന്നില്ല. അവരുടെ ദൃഷ്ടിയിൽ അതെല്ലാം അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചുകൊണ്ട് പ്രസ്തുത കഴിവുകൾ യഥാവിധി വിനിയോഗിക്കുന്നപക്ഷം അതിനെക്കാൾ എത്രയോ ഉപരിയായ നേട്ട ങ്ങൾ ലഭിക്കുവാനിരിക്കുന്നുണ്ടെന്നും, അല്ലാത്തപക്ഷം നശ്വരമായ ഇൗ നേട്ടങ്ങളെല്ലാം ഭാവി യിൽ ആപത്തായിട്ടാണ് കലാശിക്കുവാനിരിക്കുന്നതെന്നും, അതെല്ലാം കേവലം പരീക്ഷണം മാത്രമാണെന്നും അവർക്കറിയാം. ആകയാൽ അവർക്ക് അതിലൊന്നും യാതൊരു മതിപ്പും തോന്നുന്നില്ല. ഐഹികസുഖം ജീവിതാധാരമായി കരുതുന്ന ധനാഢ്യൻമാരിലും, അതേ ലക്ഷ്യംവെച്ചുകൊണ്ട് അതിനായി അയവിറക്കി കാലം കഴിച്ചുകൂട്ടുന്ന നിർധനൻമാരിലും സാധാരണ കാണപ്പെടാറുള്ള അവസ്ഥ തന്നെയാണിത്. അതെ, ക്വാറൂന്റെയും അനുയായി കളുടെയും സ്വഭാവം. അവരുടെ അറിവിന്റെ ആകെത്തുകയും അത് തന്നെയായിരിക്കും. അല്ലാഹു നബി ˜ യോട് പറയുന്നത് നോക്കുക: (നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞുകളയുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശി ക്കാതിരിക്കുകയും ചെയ്യുന്നവരിൽനിന്ന് നീ ശ്രദ്ധ തിരിച്ചുകൊള്ളുക; അറിവിൽനിന്നുള്ള അവ രുടെ ആകെത്തുകയത്രെ അത്.) നബി ˜ പ്രസ്താവിച്ചതായി അബൂകബ്ശത്തൽ അൻമാരീ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ അർദ്ധഭാഗം ഇൗ സന്ദർഭത്തിൽ ഓർമിക്കുന്നത് നന്നായിരിക്കും. അതിന്റെ സാരം ഇതാണ്: "ഇഹലോകം നാല് കൂട്ടരുടേതുമാണ്. അഥവാ നാല് തരക്കാരെ അതിൽ കാണാം. ഒന്ന്: അല്ലാഹു ധനവും അറിവും നൽകിയിട്ടുള്ള മനുഷ്യൻ. അവൻ അത് മൂലം തന്റെ റ∫ിനെ സൂക്ഷിക്കുകയും, അതിൽ അവന്റെ കുടുംബബന്ധം പാലിക്കുകയും ചെയ്യുന്നു. അതിൽ അല്ലാഹുവിന് ചില അവകാശങ്ങളുണ്ടെന്നും അവന്ന് അറിയാം. ഇങ്ങനെയുള്ള വൻ ഏറ്റവും ശ്രേഷ്ഠമായ പദവിയിലുള്ളവനത്രെ. വേറൊരുവൻ; അല്ലാഹു അവന്ന് അറിവ് നൽകിയിട്ടുണ്ട്, ധനം കൊടുത്തിട്ടില്ല; എന്നാലവൻ നല്ല വിചാരക്കാരനാണ്; എനിക്ക് കുറെ ധനമുണ്ടായിരുന്നുവെങ്കിൽ, ഇന്ന ആൾ (ആദ്യം പറഞ്ഞ തരത്തിലുള്ള ആൾ) പ്രവർത്തിക്കുന്ന ത് പോലെ എനിക്കും പ്രവർത്തിക്കാമായിരുന്നു എന്ന് അവൻ കരുതും. അതാണവന്റെ ഉദ്ദേശ്യം. അതിനാൽ, ഇൗ രണ്ടുപേരുടെയും പ്രതിഫലം ഒരുപോലെയായിരിക്കും. മറ്റൊ രുവൻ: അവന്ന് അല്ലാഹു ധനം നൽകി, അറിവ് നൽകിയിട്ടില്ല; അങ്ങനെ അവൻ തന്റെ ധനത്തിൽ തപ്പിവീണു (അനിയന്ത്രിതമായി കൈകാര്യം ചെയ്തു)കൊണ്ടിരിക്കും; അതി ലവൻ തന്റെ റ∫ിനെ സൂക്ഷിക്കുകയും തന്റെ കുടുംബബന്ധം പാലിക്കുകയും ചെയ്കയില്ല; അതിൽ അല്ലാഹുവിന് അവകാശമുണ്ടെന്ന് അറിയുകയുമില്ല. അതിനാൽ ഇവനത്രെ ഏറ്റവും ദുഷിച്ച പദവിക്കാരൻ. ഇനിയൊരാൾ: ഇവന്ന് അല്ലാഹു ധനവും നൽകിയിട്ടില്ല, അറിവും നൽകിയിട്ടില്ല; എന്നിട്ട് ഇവൻ പറയും: എനിക്ക് കുറെ ധനമുണ്ടായിരുന്നുവെങ്കിൽ ഞാൻ ഇന്ന ആൾ (മൂന്നാമത്തെവൻ) പ്രവർത്തിക്കുന്നപ്രകാരം പ്രവർത്തിക്കുമായിരുന്നു എന്ന്. അതാണ വന്റെ ഉദ്ദേശ്യം. അതിനാൽ ഇൗ രണ്ട് പേരുടെയും കുറ്റം ഒരുപോലെയാകു ന്നു.' (തിർമദീ) അവസാനം "സഹനശീലൻമാർക്കല്ലാതെ അത് സാധിച്ചുകിട്ടുകയില്ല' ( ) എന്ന് പറഞ്ഞ വാക്യം അറിവ് നൽകപ്പെട്ട ആ ജനങ്ങളുടെ പ്രസ്താ വനയുടെ ഭാഗമായിരിക്കുവാനും, അല്ലാഹുവിന്റെ പ്രസ്താവനയാ യിരിക്കുവാനും സാധ്യത യുണ്ട്. ജനങ്ങളുടെ വാക്യമായിരിക്കുമ്പോൾ, അല്ലാഹുവിങ്കൽനിന്നുള്ള പ്രതിഫലം ലഭിക്കുവാൻ സഹനശീലൻമാർക്കേ ഭാഗ്യം ലഭിക്കുകയുള്ളൂവെന്ന് സാരം. അല്ലാഹുവിന്റെ വാക്യമായിരിക്കു മ്പോൾ, ഇങ്ങനെ പറയുവാനുള്ള മനഃസ്ഥിതിയും ഭാഗ്യവും സഹനശീലൻമാർക്കല്ലാതെ സിദ്ധി ക്കുകയില്ല എന്നും സാരമായിരിക്കും.
28:81

فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةٖ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ

(81) അങ്ങനെ, അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അപ്പോൾ, അല്ലാഹുവി നെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല; അവൻ (സ്വയം) രക്ഷാനടപടിയെടുക്കുന്നവ രിൽ പെട്ടവനുമായില്ല. (81) അങ്ങനെ നാം അവനെ ആഴ്ത്തി, വിഴുങ്ങിച്ചു അവന്റെ ഭവ നത്തെയും, വീടിനെയും ഭൂമിയിൽ, ഭൂമിയെ(ക്കൊണ്ട്) അപ്പോൾ ഉണ്ടായില്ല അവന്ന് ഒരു കക്ഷിയും, കൂട്ടരും അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന അല്ലാഹുവിനെ കൂടാതെ, പുറമെ അവൻ ആയതുമില്ല സ്വയരക്ഷ പ്രാപിക്കുന്നവരിൽ, രക്ഷാനടപടിയെടുക്കുന്നവരിൽ ഇതായിരുന്നു ക്വാറൂന്റെ ജീവിതത്തിന്റെ അന്ത്യം. ആ സംഭവം ഒറ്റവാക്യ ത്തിൽ ചുരുക്കി പറഞ്ഞിരിക്കുകയാണ്. മൂസാ (അ) ക്വാറൂന്നും കൂട്ടുകാർക്കും നൽകിയ ചില മുന്നറിയിപ്പുകൾ ഉദ്ധരിച്ചുകൊണ്ട് ബൈബ്ൾ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞുകാ ണുന്നു: "അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ, അവരുടെ കീഴെ ഭൂമി പിളർന്നു. ഭൂമി വായ് തുറന്നു അവരെയും, അവരുടെ കുടുംബങ്ങളെയും കോരഹിനോട് ചേർന്നി ട്ടുള്ള എല്ലാവരെയും അവരുടെ സർവ്വ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. അവരും അവരോട് ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കിറങ്ങി; ഭൂമി അവരുടെ മേൽ അടയു കയും അവർ സഭയുടെ ഇടയിൽനിന്ന് നശിക്കയും ചെയ്തു.' (സംഖ്യ അ: 16) ചില ഗ്രമ്ല ങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് പല വിശദീകരണങ്ങളും കാണാവുന്നതാണ്. പക്ഷേ, പലപ്പോഴും ചെയ്യാറുള്ളത് പോലെ ഇവിടെയും കൂടുതലൊന്നും പ്രസ്താവി ച്ചിട്ടില്ല. (റ) പറഞ്ഞത് പോലെകേവലം യ്യാത്തു'കളായ ആ പ്രസ്താവനകളിൽ നാം ശ്രദ്ധ കൊടുക്കേണ്ടതില്ല. ക്വാറൂനെ മഹാ ഭാഗ്യ വാനായി ഗണിച്ചിരുന്നവർക്ക് അവന്റെ സംഭവം കണ്ടപ്പോൾ ബോധം വീണു:
28:82

وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ

(82) ഇന്നലെ അവന്റെ സ്ഥാനത്തിന് കൊതിച്ചുകൊണ്ടിരുന്നവർ (ഇന്ന്) പുലർച്ചക്ക് പറയുകയായി: "അഹോ! അല്ലാഹു അവന്റെ അടിയാൻമാ രിൽനിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപ ജീവനം (ജീവിതവിഭവം) വിശാലപ്പെ ടുത്തിക്കൊടുക്കുകയും (താൻ ഉദ്ദേശിക്കു ന്നവർക്ക്)കണക്കാക്കി ധ പ കൊടു ക്കുകയും ചെയ്യുന്നതാണെന്ന് തോന്നു ന്നു! നമ്മളിൽ അല്ലാഹു ദാക്ഷിണ്യം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ, നമ്മെയും അവൻ (ഭൂമിയിൽ) ആഴ്ത്തുമായിരുന്നു! "അഹോ! കാര്യം, അവിശ്വാസികൾ ജയിക്കുകയി ല്ലെന്ന് തന്നെ തോന്നുന്നു!' (82) രാവിലെ (പുലർച്ചക്ക്) ആയി കൊതിച്ചവർ, വ്യാമോഹിച്ച വർ അവന്റെ സ്ഥാനം ഇന്നലെ അവർ പറയുക(യായി) അഹോ, ഹാ (ആശ്ചര്യം തന്നെ) അല്ലാഹു ആകുന്നപോലെയിരിക്കുന്നു (തോന്നുന്നു) അവൻ വിശാലമാക്കും (എന്നപോലെ) ഉപജീവനം, ആഹാരം, ജീവിതവിഭവം അവൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ അടിയാൻമാരിൽനിന്ന് അവൻ കണക്കാക്കുകയും, ചെയ്യും ഇല്ലായിരുന്നുവെങ്കിൽ ദാക്ഷിണ്യം (നന്മ, അനുഗ്രഹം) ചെയ്യൽ അല്ലാഹു നമ്മുടെ മേൽ അവൻ നമ്മെ ആഴ്ത്തുമായിരുന്നു അഹോ കാര്യം ആയത് പോലെ ഇരിക്കുന്നു (തോന്നുന്നു) വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല (എന്നപോലെ) അവിശ്വാസി കൾ, നന്ദികെട്ടവർ അതെ, ധനവും, സുഖസൗകര്യങ്ങളും മനുഷ്യന്റെ സാക്ഷാൽ ഭാഗ്യത്തെയോ, നന്മ യെയോ, യോഗ്യതയെയോ നിർണയിക്കുന്ന ഒരു അളവ് കോലല്ല; ജീവിതത്തിലെ സുഖ സൗകര്യങ്ങൾ അല്ലാഹു ചിലർക്ക് കൂടുതലായും, ചിലർക്ക് കുറവായും നൽകുന്നു; അത വന്റെ ഉദ്ദേശമനുസരിച്ച് നടക്കുന്നുവെന്നല്ലാതെ അതിനൊരു മാനദണ്ഡം നിശ്ചയിക്കുവാ നോ, അതിൽ കൈകടത്തുവാനോ ആർക്കും സാദ്ധ്യമല്ല; അവന്റെ നിയമത്തിനും ഇഷ്ടത്തിനും എതിരായി അവ വിനിയോഗിക്കുവാൻ മനുഷ്യനവകാശമില്ല; അവൻ നൽകിയ വിഭവങ്ങൾ തന്നിഷ്ടപ്രകാരം വിനിയോഗിക്കുന്നത് അവനോടുള്ള നന്ദികേടും, അവനിൽ വിശ്വാസമില്ലായ്മയുമാണ്; ഇങ്ങനെയുളളവർ അവസാനം പരാജയത്തിലും നാശത്തിലും കലാശിക്കുകതന്നെ ചെയ്യും; എന്നൊക്കെ അവർക്ക് ബോധ്യമായി. ക്വാറൂന്റെ ധിക്കാരം കൂടു തൽ മുഴുത്തു കാണുകയുണ്ടായത് പരലോകവിഷയങ്ങളെക്കുറിച്ച് അവനെ ഉപദേശിച്ച പ്പോഴാണല്ലോ. എന്നാൽ പരലോകഗുണത്തിന് അർഹരായുള്ളവർ ആരായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- വിഭാഗം - 9
28:83–84

تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ

مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ

(83) ആ പരലോകഭവനം, ഭൂമി യിൽ ഔന്നത്യമാകട്ടെ, കുഴപ്പമാകട്ടെ ഉദ്ദേശിക്കാത്തവർക്കത്രെ നാം ഏർപ്പെടു ത്തിക്കൊടുക്കുക. (ശുഭമായ) പര്യവ സാനം ഭയഭക്തന്മാർക്കാകുന്നു. (84) ആർ നന്മയും കൊണ്ടുവ ന്നുവോ അവന്ന് അതിനെക്കാൾ ഉത്തമ മായതുണ്ടായിരിക്കും; ആരെങ്കിലും തിന്മയും കൊണ്ടുവന്നാൽ, തിന്മകൾ പ്രവർത്തിച്ചവർക്ക് അവൻ പ്രവർത്തിച്ചി രുന്നതിനല്ലാതെ പ്രതിഫലം നൽകപ്പെ ടുന്നതുമല്ല. (83) ആ ഭവനം പരലോകമാകുന്ന നാം അതിനെ ഏർപ്പെ ടുത്തുന്നു, ആക്കുന്നു യാതൊരു കൂട്ടർക്ക് ഉദ്ദേശിക്കാത്ത മേൻമ, ഔന്നത്യം ഭൂമിയിൽ, നാട്ടിൽ കുഴപ്പത്തെയും തന്നെ പര്യവ സാനം (അന്ത്യഗുണം) ഭയഭക്തൻമാർക്കാണ്, സൂക്ഷ്മതയുള്ളവർക്കാണ് (84) ആർ വന്നുവോ, ആരെങ്കിലും വന്നാൽ നന്മ (സൽക്കാര്യം)കൊണ്ട് എന്നാലവന്നുണ്ട് ഉത്തമമായത്, കൂടുതൽ നല്ലത് അതിനെക്കാൾ ആരെ ങ്കിലും വന്നാൽ തിന്മയും കൊണ്ട് എന്നാൽ പ്രതിഫലം നല്കപ്പെടുക യില്ല പ്രവർത്തിച്ചവർക്ക് തിന്മകളെ യാതൊന്നിനല്ലാതെ അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന കഴിഞ്ഞ ആയത്തുകളിലും മറ്റും പരലോകത്തെപ്പറ്റി പ്രസ്താവിക്കുകയുണ്ടായല്ലോ. ആ മഹത്തായ സകലവിധ സുഖൈശ്വര്യങ്ങളും സമ്പൂർണമായ സ്വർഗീയ ലോകത്ത് അഹംഭാവവും ഗർവ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാ തെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങൾക്കാണ് അല്ലാഹു നൽകുക. നബി തിരുമേനി ˜ അരുളിച്ചെയ്ത ചില വചനങ്ങൾ ഇവിടെ ശ്രദ്ധേ യമാകുന്നു:-
28:85

إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ

(85) (നബിയേ) നിശ്ചയമായും, നിനക്ക് നിയമിച്ചു തന്നി ട്ടുള്ളവൻ, ള്ളൺച്ഛഷ ത്സവ ള്ളപ്പഥ ത്സ ള്ളക്തങ ള്ളപ്പഥ സ്ലലവ സ്ലലവ ∫സ്ലല യ്യല സ്ലല (2 ∫സ്ലയ ശ്ശരയ്യല ∫സ്ലദ്ധഷ്ടല ൽച്ഛപ്പയ ള്ളമ ർസ്ലരയ്യല ത്സ (3 പ്ലട്ടഞ്ഞഘ ∫സ്ലയ ൽപ്പഞ്ചളവ ർൾന്ദഷ ങ്ങഞ്ഞദവ (4 ൽട്ടപ്പഥ ഞ്ചഘ യ്യല മ്മൾഷ ത്സ(5 അർത്ഥം: 1) ഒരാൾ ഒരാളോട് അന്ത് നടിക്കാതെയും, ഒരാൾ ഒരാളോട് അതിക്രമം പ്രവർത്തി ക്കാതെയും ഇരിക്കത്തക്കവണ്ണം നിങ്ങൾ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് വഹ്യ് നൽകിയിരിക്കുന്നു. 2) യാതൊരു ദാനധർമവും തന്നെ ധനത്തിൽ കുറവ് വരുത്തുന്നതല്ല; മാപ്പ് നൽകുന്നത് മൂലം ഏതൊരു അടിയാന്നും വീര്യം (യോഗ്യത) അല്ലാതെ അല്ലാഹു വർദ്ധിപ്പി ക്കുന്നതുമല്ല; അല്ലാഹുവിന്ന് പ്രതിഫലം വിനയം കാണിക്കുന്നതായാൽ അല്ലാഹു അവനെ ഉയർത്താതിരിക്കുന്നതുമല്ല. 3) ഒരു അഹംഭാവം ആരുടെയെങ്കിലും ഹൃദയത്തിൽ ഉണ്ടായിരുന്നാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കു കയില്ല. ഇത് പറഞ്ഞപ്പോൾ ഒരു പുരുഷൻ ചോദിച്ചു: ഒരു മനുഷ്യൻ അവന്റെ വസ്ത്രം നല്ലതായിരി ക്കണമെന്നും, തന്റെ ചെരിപ്പ് നല്ലതായിരിക്കണമെന്നും അഹംഭാവമാണോ? തിരുമേനി പറഞ്ഞു: ന്ധ അല്ലാഹു സുന്ദരനാണ് ത്സ ; അവൻ സൗന്ദര്യം ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാൽ, ന്യായമായ കാര്യത്തോട് ഗർവ്വ് (ധിക്കാരം) കാണിക്കുകയും, ജനങ്ങളോട് പുച്ഛം കാണിക്ക ലുമാണ്. 4) ഭയഭക്തനും, ധനികനും (ജനമദ്ധ്യെ പേരും കീർത്തിയും ആർജ്ജിക്കാതെ) അജ്ഞാതനു മായുള്ള അടിയാനെ അല്ലാഹു ഇഷ്ടപ്പെടുന്നു.' 5) ഗർവ്വ് കാരണം വസ്ത്രം ഇഴച്ചുനടക്കുന്നവനി ലേക്ക് ക്വിയാമത്ത് നാളിൽ അല്ലാഹു (കോപം നിമിത്തം) നോക്കുന്നതല്ല. ധ അവസാനത്തെ ഹദീഥ് ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചതും, ബാക്കിയെല്ലാം മുസ്ലിം ഉദ്ധരിച്ചതുമാണ്. പ 84-ാം ആയത്തിന്റെ ആശയം സ്പഷ്ടമാണ്. കഴിഞ്ഞ സൂ: 89-ാം വചനത്തിന്റെ വിവ രണത്തിൽ പറഞ്ഞകാര്യങ്ങൾ ഇവിടെയും ശ്രദ്ധേയമാകുന്നു. (85) നിശ്ചയമായും നിയമിച്ചവൻ, നിർബന്ധമാക്കിയവൻ നിന്റെ മേൽ നിന്നെ തിരിച്ചുകൊണ്ടുവരുന്നവൻ (ആക്കുന്നവൻ) തന്നെയാണ് ഒരു മടക്കസ്ഥാനത്തേക്ക് നീ പറയുക എന്റെ റ∫് നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് വന്നവനെ, വന്നതാരാണെന്ന് സൻമാർഗവും കൊണ്ട് ഒരുവനെയും, ആരാണെന്നും അവൻ ദുർമാർഗത്തിലാണ്, വഴിപിഴവി ലാണ് വ്യക്തമായ ഈ വചനം മദീനാ ഹിജ്റഃക്കിടയിൽ ജുഹ്ഫഃ ( )യിൽ വെച്ച് അവതരിച്ചതാണെന്ന് സൂറത്തിന്റെ പ്രാരംഭത്തിൽ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നബി ˜ മക്കയിൽ നിന്ന് ഗൂഢമായി പുറപ്പെട്ടു രണ്ട്മൂന്ന് ദിവസം ഥൗർമലയിലെ ( )ഗുഹയിൽ ഒളിച്ചിരുന്നശേഷം അതിൽനിന്ന് പുറത്തുവന്നപ്പോൾ, പിതൃദേശത്തേക്ക് തന്നെ തിരിച്ചുപോയാൽകൊള്ളാമെന്ന് ആഗ്രഹം തോന്നുകയുണ്ടായെന്നും, അപ്പോഴാണ് ഈ വചനം അവതരിച്ചതെന്നും മുക്വാ ത്തിൽ ( ഭ പ്ലുഖസ്ലദ്ധീല ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് "മടക്ക സ്ഥാനം'( ഛസ്ലഞ്ചല ) കൊണ്ടുള്ള വിവക്ഷ മക്കഃയായിരിക്കുന്നതാണ്. മറ്റ് ചില മഹാൻമാരുടെ അഭി പ്രായവും ഇത് തന്നെ. അപ്പോൾ, ചരിത്രപ്രസിദ്ധമായ മക്കാവിജയം ഉണ്ടായതോട് കൂടി അല്ലാഹുവിന്റെ ഈ വാഗ്ദാനംമടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനംപാലിക്കപ്പെടുകയും ചെയ്തു. നബി ˜ യെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രവചനവും,. അതിന്റെ സാക്ഷാൽക്കാരം അവിടുത്തെ പ്രവാചകത്വത്തിന് ഒരു ദൃഷ്ടാന്തവുമായിരിക്കും. "നിനക്ക് നിയമിച്ചുതന്നു' ( ) എന്നതിന്റെ താല്പര്യം, അത് പാരായണം ചെയ്യുന്നതും, അനുഷ്ഠാനത്തിൽ വരുത്തുന്നതുമെല്ലാം നിർബന്ധമാക്കിയിരിക്കു ന്നുവെന്നത്രെ. "മടക്കസ്ഥാനം' എന്ന് പറഞ്ഞത്, പരലോകത്തെ ഉദ്ദേശിച്ചാണെന്നും, സ്വർഗത്തെ ഉദ്ദേശി ച്ചാണെന്നും, ക്വിയാമത്ത് നാളിൽ നബി ˜ നൽകപ്പെടുമെന്ന് (17: 79ൽ) സൂചിപ്പിക്കപ്പെട്ടിട്ടുള്ള ആ "പ്രശംസനീയസ്ഥാന'ത്തെ ( ) ഉദ്ദേശിച്ചാണെന്നും ക്വുർ ആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായങ്ങളുണ്ട്.
28:86

وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡكِتَٰبُ إِلَّا رَحۡمَةٗ مِّن رَّبِّكَۖ فَلَا تَكُونَنَّ ظَهِيرٗا لِّلۡكَٰفِرِينَ

(86) നിനക്ക് വേദഗ്രമ്ലം കിട്ടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല (അ ഥവാ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല); നിന്നെ ഒരു മടക്കസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുന്നവനാകുന്നു. പറയുക: "സൻമാർഗം കൊണ്ടുവ ന്നിട്ടുള്ളതാരാണെന്നും, ഏതൊരുവ നാണ് സ്പഷ്ടമായ ദുർമാർഗത്തിലു ള്ളവനെന്നും എന്റെ റ∫് നല്ലവണ്ണം രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമായിട്ടത്രെ (നിനക്കത് കിട്ടിയത്). ആകയാൽ, നിശ്ചയമായും നീ അവിശ്വാസികൾക്ക് പിൻതുണ നൽകുന്നവനായിരിക്കരുത്. (86) നീ ആയിരുന്നില്ല, ഉണ്ടായിരുന്നില്ല പ്രതീക്ഷിക്കുക, ആഗ്രഹിക്കു ക, അഭിലഷിക്കുക ഇട്ടുതരപ്പെടുമെന്ന്, കിട്ടുമെന്ന്, നൽകപ്പെടുന്നത് നിനക്ക്, നിങ്കലേക്ക് ഗ്രമ്ലം, വേദഗ്രമ്ലം എങ്കിലും കാരുണ്യമായിട്ട്, അനുഗ്രഹമാ യിട്ടല്ലാതെ നിന്റെ രക്ഷിതാവിങ്കൽനിന്ന് അതിനാൽ തീർച്ചയായും നീ ആകരുത് പിൻതുണ നൽകുന്നവൻ സഹായി, അരു നിൽക്കുന്നവൻ അവിശ്വാസികൾക്ക് ഒരു വേദഗ്രമ്ലം ലഭിക്കുമെന്ന പ്രതീക്ഷയാകട്ടെ, ലഭിക്കേണമെന്ന ആഗ്രഹമാകട്ടെ നബി ˜ ഉണ്ടായിരുന്നില്ല; അല്ലാഹു അവന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രം, അവിടുത്തേക്ക് അവതരിപ്പിച്ചു കൊടുത്തതാണ് എന്ന് ഈ വചനം സ്പഷ്ട മാക്കുന്നു. പ്രവാചകത്വം സിദ്ധിക്കലും, വേദഗ്രമ്ലം ലഭിക്കലും മനുഷ്യന്റെ പരിശ്രമംകൊ ണ്ടോ, യോഗ്യതകൊണ്ടോ, ആഗ്രഹംകൊണ്ടോ ഒന്നും സാധ്യമാകുന്ന കാര്യമല്ല. ഏതൊ രാളെ അവമൂലം അനുഗ്രഹിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവർക്കത് അവൻ നൽകു മെന്നേയുള്ളൂ. അതിന് അവൻ ഇഷ്ടപ്പെടുന്നവരെ അവൻതന്നെ തിരഞ്ഞെടുക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രവാചകത്വവും വേദഗ്രമ്ലവും മനുഷ്യന്റെ പ്രവർത്തനഫലമായി സിദ്ധി ക്കുന്നത് ( ) അല്ല. നേരെമറിച്ച് അല്ലാഹുവിനാൽ പ്രദാനം ചെയ്യപ്പെടുന്നത് ( ) ആകുന്നു. ഇസ്ലാമിലെ സർവ്വസ്വീകാര്യമായ ഒരടിസ്ഥാനതത്വമത്രെ ഇത്. ഈ തത്വത്തി നെതിരായി ഏതെങ്കിലും തല്പരകക്ഷികളിൽനിന്നോ, ഇസ്ലാമിന്റെ ശത്രുക്കളിൽനിന്നോ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള യാതൊരു നിർവ്വചനവും, ഏതൊരു വ്യാഖ്യാനവും ഇസ്ലാ മിലെ പ്രവാചകത്വത്തിന്റെ നിർവ്വചനമോ വ്യാഖ്യാനമോ അല്ലതന്നെ. അതെല്ലാം "കുഫ്റും' അതിനെ അനുകൂലിക്കുന്നത് കുഫ്റിന് അരുനിൽക്കലുമത്രെ. ഇസ്ലാമികപ്രമാണങ്ങളിൽനിന്നോ, പഠിച്ചറിഞ്ഞ പണ്ഡിതൻമാരിൽനിന്നോ അല്ലാതെ പശ്ചത്യൻ സാഹിത്യങ്ങൾവഴി ഇസ്ലാമിനെ പരിചയപ്പെടുന്ന ചിലർക്കും തത്വശാസ്ത്ര ത്തിന്റെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽമാത്രം പ്രവാചകത്വത്തെ വ്യാഖ്യാനിക്കുവാൻ മുതിരുന്ന ചിലർക്കും ഈ തത്വം ഗ്രഹിക്കുവാൻ കഴിയാതെ വമ്പിച്ച അമളി പിണയാറുണ്ട്. നബി തിരുമേനി ˜ പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പ് ഹിറാ മലയിലെ ഗുഹയിൽ പോയി ഏകാന്തവാസം ചെയ്തിരുന്നത്, ഈ ലോകത്തെ സത്യത്തിലേക്ക് നയിക്കുവാനുള്ള ഒരു വെളിച്ചം തേടിക്കൊണ്ടായിരുന്നുവെന്നും, അതിനായി ഒരു ആത്മീയപരിശ്രമം നടത്തുക യായിരുന്നു അവിടുന്ന് ചെയ്തിരുന്നതെന്നും, അങ്ങനെയിരിക്കെയാണ് ആ തേടിയ വെളി വഹ്യ് -പെട്ടെന്ന് ലഭിച്ചതെന്നും ഇവർ പ്രസ്താവിക്കുന്നത് കാണാം. ഈ ചിത്രീകരണം യഥാർത്ഥത്തിൽ പ്രവാചകത്വത്തിന്റെ അടിത്തറയെത്തന്നെ പൊളിച്ചു കള യുന്നതാണെന്ന് ഇവർ മനിലാക്കാത്തതാണ് അഗ്ഗുതം. ഈ ഒരു ആയത്തിൽ മാത്രമല്ല, ചെയ്ത വ്യക്തമായ പ്രസ്താവനകൾക്കും, ബലവത്തായ പല ഹദീഥുകൾക്കും വിരുദ്ധമാണിത്. മലക്കുകളിൽനിന്നും മനുഷ്യരിൽനിന്നും ദൂതൻമാരെ അല്ലാഹു തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്ന് സൂഃ ഹജ്ജ് 75 ൽ അല്ലാഹു പറഞ്ഞത് നാം കണ്ടു. സൂ: ശൂറായിൽ അല്ലാഹു പറയുന്നു: ണെന്നോ നിനക്കറിയുമായിരുന്നില്ല. എങ്കിലും, നാം ഇതിനെ നമ്മുടെ അടിയാൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് മാർഗദർശനം നൽകുന്ന ഒരു പ്രകാശമാക്കിയിരിക്കുകയാണ്.) കൂടു തൽ വിവരം അവിടെവെച്ചാവാം. അസ്ലിക്കഠൃ
28:87–88

وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ

وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ

(87) അല്ലാഹുവിന്റെ ലക്ഷ്യങ്ങൾ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം, അവയിൽനിന്ന് നിന്നെ അവർ ധ അവി ശ്വാസികൾ പ തടഞ്ഞുകളയുകയും ചെയ്യ രുത്. നീ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിക്കുകയും ചെയ്യണം; നീ ബഹു ദൈവവിശ്വാസികളിൽ പെട്ടുപോ കയും ചെയ്യരുത്. (88) അല്ലാഹുവോട് കൂടെ വേറെ ഒരു ആരാധ്യനെ നീ വിളി(ച്ചു പ്രാർത്ഥി)ക്കുകയും അരുത്; അവന ല്ലാതെ ആരാധ്യനേയില്ല. അവന്റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതത്രെ. നിയമാധികാരം അവന്നാണ്; അവങ്ക ലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. (87) അവർ നിന്നെ തടഞ്ഞുകളയുകയും ചെയ്യരുത് അല്ലാഹു വിന്റെ ലക്ഷ്യങ്ങളിൽ നിന്ന് അവ അവതരിക്കപ്പെട്ട (ഇറക്കപ്പെട്ട)തിന് ശേഷം നിനക്ക്, നിങ്കലേക്ക് നീ ക്ഷണിക്കുകയും ചെയ്യുക നിന്റെ രക്ഷിതാവിങ്ക ലേക്ക് നിശ്ചയമായും നീ ആകുകയും അരുത് (പെട്ടുപോകരുത്) ബഹുദൈവവിശ്വാസികളിൽ, പങ്കുചേർക്കുന്നവരിൽ (88) നീ വിളിക്കുക (പ്രാർത്ഥി ക്കുക)യും അരുത് അല്ലാഹുവോട് കൂടി വേറെ ഒരാരാധ്യനെ ആരാ 52 - സ്ലിളുഛിസ്ലച്ഛുഥൃ യ്യുല യ്യിലു യ്യുന്ദിറിവീ ത്സിവീ സ്ലില സ്ലില അവനല്ലാതെ എല്ലാ വസ്തുവും നാശമടയുന്നതാണ് അവന്റെ മുഖം (അവൻ) അല്ലാതെ അവന്നാണ് അധികാരം, വിധി അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു. അല്ലാഹുവിങ്കൽ ഏറ്റവും വെറുക്കപ് പെട്ടതായ ശിർക്കിന്റെ ആൾക്കാർക്ക് യാതൊരുവിധത്തിലും സഹായിക്കയോ, കൂട്ടുനിൽക്കയോ ചെയ്യാതെ, തൗഹീദിൽ ഉറച്ചുനിൽക്കുവാനും, അതിലേക്ക് ക്ഷണിക്കുവാനും നബി ˜ യോട് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അല്ലാഹു ഈ സൂറത്ത് അവ സാനിപ്പിക്കുന്നത്. ഇതിന് നാല് കാരണങ്ങളും അവൻ ഉണർത്തിക്കുന്നു. (1) അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ലതന്നെ. (2) അവനല്ലാതെ എല്ലാ വസ്തുക്കളും നാശത്തിന് വിധേയമാണ്; അവൻ മാത്രമേ നാശത്തിന് വിധേയനാകാത്തവനായുള്ളൂ. (3) നിയമാധികാരം, അഥവാ വിധികർതൃത്വം അവനുമാത്രമാണ്. (4) എല്ലാവരും അവങ്കലേക്ക് തന്നെയാണ് മടങ്ങിച്ചെല്ലുന്നതും. ഈ നാലുകാര്യങ്ങളും തൗഹീദിന്റെ അനിവാര്യതക്ക് മതിയായ അടിസ്ഥാനങ്ങളാകു ന്നുതാനും. ഹാ, എത്ര മഹത്തായ സമാപനം! അല്ലാഹു നമ്മെയെല്ലാം, തൗഹീദിൽ ജീവിക്കുകയും, തൗഹീദിൽ മരിക്കുകയും, തൗഹീ ദോട് കൂടി അവങ്കലേക്ക് മടങ്ങിച്ചെല്ലുകയും ചെയ്യുന്ന സൽഭാഗ്യവാൻമാരിൽ ഉൾപ്പെടുത്ത ട്ടെ. ആമീൻ. ധ മ്മ67731 / 1387423 :ക്ല .മ്മ 61826 / ഭഴ 1381313