QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

An-Naml

ٱلنَّمْل

Muhammad Amani Moulavi (d. 1987) · Surah 27 · 93 verses

27:1–6

طسٓۚ تِلۡكَ ءَايَٰتُ ٱلۡقُرۡءَانِ وَكِتَابٖ مُّبِينٍ

هُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ

ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ يُوقِنُونَ

Passage continues through verse 27:6.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 93 - വിഭാഗം പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ, (1) ത്വാസീൻ ( ) ഇവ സുവ്യക്ത മായ വേദഗ്രമ്ലത്തിന്റെയും ആയ ത്തുകളാകുന്നു (വചനങ്ങളാകുന്നു) (2) (അവ)സത്യവിശ്വാസികൾക്ക് മാർഗദർശനവും, സന്തോഷവാർത്ത യുമാകുന്നു. (3) അതായത്, നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടു ക്കുകയും ചെയ്യുന്നവർ; അവർ പര ലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങി ( ) ഇങ്ങിയെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്. (4) നിശ്ചയമായും, പരലോക ത്തിൽ വിശ്വസിക്കാത്തവർ, അവർക്ക് തങ്ങളുടെ പ്രവൃത്തികൾ നാം ഭംഗിയാക്കി കാണിച്ചു കൊടു ത്തിരിക്കുകയാണ്. അതിനാൽ, അവർ അന്ധാളിച്ചു (പരിഭ്രമ ചിത്തരായി) ക്കൊണ്ടിരിക്കുന്നു. (5) കഠിന ശിക്ഷയുണ്ടാ യിരിക്കുന്നവരത്രെ അക്കൂട്ടർ, അവർ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ. (6) നിശ്ചയമായും, അഗാ ധജ്ഞനും, നിനക്ക് ഏറ്റുതരപ്പെട്ടു കൊണ്ടി രിക്കുന്നു. (1) ത്വാസീൻ അവ, ഇവ ആയത്തുകളാണ് വേദഗ്രമ്ലത്തിന്റെയും സ്പഷ്ടമായ, സുവ്യക്തമായ (2) മാർഗദർശനം സന്തോഷവാർത്തയും സത്യവിശ്വാസികൾക്ക് (3) നിലനിറുത്തുന്നവർക്ക് നമസ്കാരം കൊടുക്കുകയും ചെയ്യുന്ന സകാത്ത് അവരാകട്ടെ പരലോകത്തപ്പറ്റി അവർ ദൃഢമായി വിശ്വസിക്കുന്നു. (4) നിശ്ചയമായും വിശ്വസിക്കാത്തവർ പരലോകത്തിൽ നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു അവർക്ക് അവരുടെ പ്രവൃത്തികളെ, കർമങ്ങളെ അതിനാൽ അവർ അന്ധാളിച്ചു(പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു (5) അവർ യാതൊരു കൂട്ടരത്രെ അവർക്കാണ് കഠിനശിക്ഷ, കടുത്ത ശിക്ഷ അവരാകട്ടെ പരലോകത്തിൽ അവർ തന്നെ ഏറ്റം നഷ്ടപ്പെട്ടവർ (6) നിശ്ചയമായും നീ നിനക്ക് ഏറ്റു തരപ്പെടുന്നു പക്കൽ നിന്ന്, അടുക്കൽ നിന്ന് ഒരു അഗാധജ്ഞന്റെ സ ർ വ്വ ജ്ഞ നാ യ പരലോക ജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താൽ, തങ്ങൾ പ്രവർത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ധാരണ അല്ലാഹു അവരിൽ ഉളവാക്കിയിരിക്കുകയാണ്. അതിനാൽ, തങ്ങളുടെ ഭാവിയെക്കുറിച്ചോ, ഭാവിക്ക് വേണ്ടി പരിശ്രമിക്കുന്നതിനെക്കുറിച്ചോ അവർക്ക് ഒട്ടും ശ്രദ്ധയില്ല. അങ്ങനെ, അവർ ദുർന്നടപ്പിലും ദുർമാർഗത്തിലും മുഴുകി മതിമറന്നുകൊണ്ടിരിക്കുന്നു. യുദ്ധത്തിൽ കൊല്ലപ്പെടുക, ബന്ധനത്തിൽ അകപ്പെടുക മുതലായ കടുത്ത ശിക്ഷകൾ അവർക്ക് ഇഹത്തിൽ വെച്ചുതന്നെ അനുഭവപ്പെടും. പരലോകത്താകട്ടെ, ഏറ്റവും വമ്പിച്ച നാശനഷ്ടങ്ങൾക്ക് അവർ പാത്രമാണ്താനും. സർവ്വജ്ഞനും, അഗാധജ്ഞനുമായ അല്ലാഹുവിൽ നിന്നും നൽകപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രബോധനം സ്വീകരിക്കുക ഒന്നുമാത്രമാണ് അവർക്കുള്ള രക്ഷാമാർഗം.
27:7

إِذۡ قَالَ مُوسَىٰ لِأَهۡلِهِۦٓ إِنِّيٓ ءَانَسۡتُ نَارٗا سَـَٔاتِيكُم مِّنۡهَا بِخَبَرٍ أَوۡ ءَاتِيكُم بِشِهَابٖ قَبَسٖ لَّعَلَّكُمۡ تَصۡطَلُونَ

(7) മൂസാ തന്റെ വീട്ടുകാരോട് പറഞ്ഞ സന്ദർഭം (ഓർക്കുക): നിശ്ച യമായും, ഞാൻ ഒരു തീ കണ്ടിരിക്കു ന്നു. അതിനടുത്ത് നിന്ന് വല്ല വർത്തമാനവും ഞാൻ നിങ്ങൾക്ക് കൊണ്ടുവരാം; അല്ലെങ്കിൽ (അതിൽ നിന്ന്) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങൾക്ക് കൊണ്ടുവരാം. നിങ്ങൾക്ക് തീകായാമല്ലോ. (7) മൂസാ പറഞ്ഞ സന്ദർഭം തന്റെ വീട്ടുകാരോട്, സ്വന്തക്കാരോട് നിശ്ചയമായും, ഞാൻ കണ്ടിരിക്കുന്നു ഒരു തീ ഞാൻ നിങ്ങൾക്ക് വന്നേക്കാം അതിൽ നിന്ന്, അവിടെ നിന്ന് വല്ല വർത്തമാനവുംകൊണ്ട് അല്ലെങ്കിൽ ഞാൻ നിങ്ങൾക്കു വരും ഒരു തീപന്തംകൊണ്ട്, തീനാളം കൊണ്ട് കൊളുത്തിയെടുത്ത, പകർത്തിയെടുത്ത നിങ്ങൾക്കാവാം തീ കായും, ശൈത്യശമനം വരുത്തും. മൂസാ നബി (അ) ഭാര്യാസമേതം മദ്യനിൽ നിന്ന് സ്വദേശത്തേക്ക് പോകും മദ്ധ്യെ സീനാതാഴ്വരയിൽ എത്തിയിരിക്കുകയാണ്. രാത്രിയും, തണുപ്പും, വഴി അറിയായ്കയും - എല്ലാകൂടി - വിഷമത്തിൽ പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് അങ്ങകലെ ഒരു തീ അദ്ദേഹം കാണുന്നത്. സൂ: ത്വാഹയിലും മറ്റും ഈ സംഭവം ഇതിന് മുമ്പ് പ്രസ്താവിച്ചുപോയിട്ടുള്ളതാകുന്നു.
27:8–9

فَلَمَّا جَآءَهَا نُودِيَ أَنۢ بُورِكَ مَن فِي ٱلنَّارِ وَمَنۡ حَوۡلَهَا وَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَٰلَمِينَ

يَٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ

(8) അങ്ങിനെ, അദ്ദേഹം അതിന ടുത്തുവന്നപ്പോൾ അദ്ദേഹത്തോട് വിളിച്ചു പറയപ്പെട്ടു: (ഈ) തീയിൽ ഉള്ളവരും അതിന്റെ പരിസരത്തുള്ള വരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ! (9) മൂസാ, നിശ്ചയമായും (കാ ര്യം) പ്രതാപശാലിയായ, അഗാധ ജ്ഞനായ അല്ലാഹുവത്രെ ഞാൻ. (8) അങ്ങനെ അദ്ദേഹം അതിനടുത്ത് വന്നപ്പോൾ വിളിച്ചു പറയപ്പെട്ടു, വിളിക്കപ്പെട്ടു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീർവ്വദിക്കപ്പെട്ടിരിക്കുന്നു എന്ന് തീയിൽ ഉള്ളവർ അതിന്റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും അല്ലാഹു മഹാ പരിശുദ്ധനുമത്രെ ലോകരക്ഷിതാവായ (9) അത് (കാര്യം) ഞാൻ അല്ലാഹുവാണ് പ്രതാപശാലിയായ അഗാധജ്ഞനായ, യുക്തിമാനായ. തീയിൽ ഉള്ളവരും - അഥവാ അതിനടുത്തുള്ളവരും - അതിന്റെ പരിസരത്തുള്ളവരും എന്ന് പറഞ്ഞതിൽ മൂസാ നബി(അ)യും അവിടെ സ ന്നിഹിതരായ മലക്കുകളും, ആ പരിശുദ്ധ താഴ്വരയുടെ പരിസര പ്രദേശങ്ങളായ ഫലസ്തീൻ, ശാം മുതലായ സ്ഥലങ്ങളിലുള്ളവരും ഉൾപ്പെട്ടിരിക്കും. കേവലം അഭൗതികമായ ആ തീ, അപ്രമേയമായ ദിവ്യവെളിപാടിന്റെ മഹത്തായ ഒരു പ്രകാശനമായിരുന്നു. അത് അല്ലാഹുവല്ല, നമുക്ക് പരചയപ്പെട്ട തീയുമല്ല. അതിൽ നിന്ന് മൂസാ നബി (അ) കേട്ട സംസാരവും തന്നെ, നമ്മുടെ ഊഹത്തിനും, ധാരണക്കും അതീതമായ സ്വാഭാവത്തിലുള്ളതായിരിക്കും. നമ്മുടെ അനുമാനത്തിനും, രൂപ നിർണയത്തിനും, ഇവിടെ സ്ഥാനമില്ല. ലോകരക്ഷിതാവായ അല്ലാഹു നമ്മുടെ ഊഹങ്ങളിൽ നിന്നും അനുമാനങ്ങളിൽ നിന്നുമെല്ലാം വളരെ പരിശുദ്ധനത്രെ( )അല്ലാഹു മൂസാ നബി(അ)യോട് പറഞ്ഞു :
27:10–12

وَأَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰ لَا تَخَفۡ إِنِّي لَا يَخَافُ لَدَيَّ ٱلۡمُرۡسَلُونَ

إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسۡنَۢا بَعۡدَ سُوٓءٖ فَإِنِّي غَفُورٞ رَّحِيمٞ

وَأَدۡخِلۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖۖ فِي تِسۡعِ ءَايَٰتٍ إِلَىٰ فِرۡعَوۡنَ وَقَوۡمِهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ

(10) നിന്റെ വടി (നിലത്ത്)ഇടുക! (അദ്ദേഹം അത് ഇട്ടു) അനന്തരം, അതൊരു സർപ്പമെന്നോണം പിട ഞ്ഞു നടക്കുന്നതായി കണ്ടപ്പോൾ, അദ്ദേഹം പിന്തിരിഞ്ഞോടി - പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു:) മൂസാ, നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാൻ; എന്റെ അടുക്കൽ മുർസലുകൾ ഭയപ്പെടുന്നതല്ല : (11) പക്ഷേ, ആരെങ്കിലും, അക്രമം പ്രവർത്തിക്കുകയും പിന്നീട് തിന്മക്ക് ശേഷം നന്മ പകരമാക്കു കയും ചെയ്യുന്നതായാൽ അപ്പോൾ, നിശ്ചയമായും, ഞാൻ പൊറുക്കുന്നവനും, കരുണാനിധി യുമാകുന്നു (12) നിന്റെ കൈ നിന്റെ കുപ്പായമാറിൽ കടത്തുക : യാതൊരു ദൂഷ്യവും കൂടാതെ അത് വെളു ത്തതായി (പ്രകാശിച്ചുകൊണ്ട്) പുറത്തുവരുന്നതാണ്: അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (ഈ രണ്ട് ദൃഷ്ടാന്തങ്ങൾ) നിശ്ചയ മായും അവർ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു. (10) നീ ഇടുക (എന്നും) നിന്റെ വടി അനന്തരം (എന്നിട്ട്)അദ്ദേഹം അത് കണ്ടപ്പോൾ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി അതൊരു സർപ്പമെന്നപോലെ അദ്ദേഹം തിരിഞ്ഞു, പിൻവാങ്ങി പിൻതിരിഞ്ഞവനായി, പിന്നിട്ടുകൊണ്ട് അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല ഹേ മൂസാ നീ ഭയപ്പെടേണ്ട നിശ്ചയമായും ഞാൻ ഭയപ്പെടേണ്ടതില്ല എന്റെ അടുക്കൽ മുർസലുകൾ (11) പക്ഷേ, എങ്കിലും ആരെങ്കിലും അക്രമം പ്രവർത്തിച്ചു പിന്നെ പകരമാക്കി നന്മയെ തിന്മയുടെശേഷം എന്നാൽ ഞാൻ പൊറുക്കുന്നവനാണ് കരുണാനിധിയാണ് (12) നീ കടത്തുകയും ചെയ്യുക നിന്റെ കൈ നിന്റെ കുപ്പായമാറിൽ അത് പുറത്തുവരും വെളുത്തതായി ഒരു ദൂഷ്യവും(കേടും)കൂടാതെ ഒമ്പതു ദൃഷ്ടാന്തങ്ങളിൽപെട്ടതായി അടുക്കലേക്ക് അവന്റെ ജനങ്ങളുടെയും നിശ്ചയമായും അവർ ആകുന്നു, ആയിരിക്കുന്നു ഒരു ജനത തോന്ന്യവാസികളായ. വലുപ്പത്തിൽ പെരുമ്പാമ്പ് പോലെയും, കുതിച്ചോട്ടത്തിലും, ശക്തിയിലും ചെറുസർപ്പം പോലെയുമായിരുന്നതുകൊണ്ടാണ് ഈ പാമ്പിനെപ്പറ്റി ചിലപ്പോൾ ർസ്ലച്ഛഞ്ചഗ (പെരുമ്പാമ്പ്) എന്നും, ചിലപ്പോൾ (സർപ്പമെന്നപോലെ) എന്നും അല്ലാഹു പ്രസ്താവിച്ചത്. വേഗത്തിൽ കുതിച്ചുപായുന്ന സർപ്പങ്ങൾക്ക് സ്ല(ജാന്ന്) എന്ന് പറയാറുണ്ട്. ജനതക്കും അല്ലാഹുവിന്റെ പക്കൽനിന്ന് മൂസാ നബി(അ) കൈക്ക് വെളിപ്പെട്ട ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പ്രധാനമായ രണ്ടെണ്ണമായിരുന്നു വടി പാമ്പാകുന്നതും, കൈ വെളുത്തു പ്രകാശിതമാകുന്നതും. ഈജിപ്തിൽവെച്ചുണ്ടായ മറ്റു ദൃഷ്ടാന്തങ്ങൾ ജലപ്രളയം, വെട്ടുകിളി, പേൻ, തവള, രക്തം,മഴയില്ലായ്മ നിമിത്തമുണ്ടായ വരൾച്ച, ഉൽപന്നങ്ങളുടെ ദൗർല്ലഭ്യം എന്നിവയായിരുന്നു. (സൂ: 130-133) ജനതയും നശിപ്പിക്കപ്പെടുന്നതിന് മുമ്പുണ്ടായതാണ് ഇതെല്ലാം. പിന്നീട് വെളിപ്പെട്ട ദൃഷ്ടാന്തങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
27:13–14

فَلَمَّا جَآءَتۡهُمۡ ءَايَٰتُنَا مُبۡصِرَةٗ قَالُواْ هَٰذَا سِحۡرٞ مُّبِينٞ

وَجَحَدُواْ بِهَا وَٱسۡتَيۡقَنَتۡهَآ أَنفُسُهُمۡ ظُلۡمٗا وَعُلُوّٗاۚ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

(13) അങ്ങനെ, അവർക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ കണ്ണുതുറപ്പി ക്കത്തക്ക നിലയിൽ (വ്യക്തമായി) വന്നപ്പോൾ ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ് എന്ന് ! (14) തങ്ങളുടെ മനുകൾ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ - അക്രമവും, പൊങ്ങച്ചവുമായിക്കൊ ണ്ട് - അവർ അവയെ നിഷേധിക്കുക യും ചെയ്തു. തന്നിമിത്തം നോക്കു ക; (ആ) കുഴപ്പക്കാരുടെ പര്യവസാ നം എങ്ങിനെയായിത്തീർന്നു (13) അങ്ങനെ അവർക്ക് വന്നപ്പോൾ നമ്മുടെ ദൃഷ്ടാന്തങ്ങൾ കണ്ണുതുറപ്പിക്കുന്ന നിലയിൽ, കാണത്തക്കവിധം അവർ പറഞ്ഞു അത് ആഭിചാരമാണ്, ജാലവിദ്യയാണ് പ്രത്യക്ഷമായ, തനി (14) അവർ അവയെ നിഷേധിച്ചു, നിരാകരിച്ചു അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ അവരുടെ മനുകൾ അക്രമമായിട്ട് പൊങ്ങച്ചമായും, ഔന്നിത്യമായും തൻനിമിത്തം നോക്കുക എങ്ങിനെ ആയിത്തീർന്നു, എങ്ങിനെയുണ്ടായി പര്യവസാനം, കലാശം നാശകാരികളുടെ സംശയത്തിന് പഴുതില്ലാത്തവിധം അവരുടെ മനിന് ബോധ്യം വന്നിട്ട് പോലും ഈ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകളഞ്ഞു. പൊങ്ങച്ചവും അക്രമമനസ്ഥിതിയും മാത്രമാണിതിന് അവരെ പ്രേരിപ്പിച്ചത്. അതിന്റെ ഫലമോ ? ഏറ്റവും കടുത്തത് തന്നെ. ചിരകാലമായി അവർ ആസ്വദിച്ചുവന്നിരുന്ന എല്ലാ സുഖസൗകര്യങ്ങളും സകലവിധ പ്രതാപങ്ങളും വിട്ടേച്ചു അതിദാരുണമായ നിലയിൽ ഈ ജീവിതത്തോട് യാത്രപറയേണ്ടിവന്നു, ആകമാനം സമുദ്രത്തിൽ മുക്കിനശിപ്പിക്കപ്പെട്ടു. പരലോക ശിക്ഷയാകട്ടെ, എല്ലാറ്റിനെക്കാൾ വമ്പിച്ചതും ! അടുത്ത ആയത്ത് മുതൽ സുലൈമാൻ നബി(അ)യുടെ വൃത്താന്തം ആരംഭിക്കുന്നു. വിഭാഗം - 2
27:15

وَلَقَدۡ ءَاتَيۡنَا دَاوُۥدَ وَسُلَيۡمَٰنَ عِلۡمٗاۖ وَقَالَا ٱلۡحَمۡدُ لِلَّهِ ٱلَّذِي فَضَّلَنَا عَلَىٰ كَثِيرٖ مِّنۡ عِبَادِهِ ٱلۡمُؤۡمِنِينَ

(15) തീർച്ചയായും, ദാവൂദിനും സുലൈമാനും, നാം ജ്ഞാനം നൽകുകയുണ്ടായി. രണ്ടാളും പറയുകയും ചെയ്തു: സത്യവിശ്വാസികളായ തന്റെ അടിയാ ന്മാരിൽ മിക്കവരെക്കാളും ഞങ്ങൾ ശ്രേഷ്ഠത നൽകിയവനായ സ്തുതിയും! (15) തീർച്ചയായും നാം കൊടുക്കുകയുണ്ടായി ദാവൂദിനും സുലൈമാന്നും ജ്ഞാ നം അവർ (രണ്ടാളും)പറയുകയും ചെയ്തു അല്ലാഹുവിന് സർവ്വസ്തുതിയും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയവനായ മിക്കവരെക്കാളും, അധികമാളുകളെക്കാളും അവന്റെ അടിയാൻമാരിൽ നിന്ന് സത്യവിശ്വാസികളായ പ്രവാചകവര്യൻമാരും അതോടൊപ്പം അനിതരസാധാരണമായ പ്രതാപശക്തിയും, അതിശക്തമായ ഭരണാധികാരവും ഒത്തിണങ്ങിയ രണ്ട് മഹാരാജാക്കളും കൂടിയായിരുന്നു ദാവൂദ് നബിയും, സുലൈമാൻ നബിയും (അ). മുമ്പുള്ളവർക്ക് അപരിചിതമായിരുന്ന പടയങ്കിനിർമാണം, ഇരുമ്പ്കൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം പർവ്വതങ്ങളുടെ തസ്ബീഹും (സ്തുതികീർത്തനങ്ങൾ) പക്ഷിമൃഗാദികളുടെ സംസാരവും മനിലാക്കുവാനുള്ള പ്രത്യേക അറിവ് ഇങ്ങിനെ പലതും ഈ രണ്ട് പ്രവാചകശ്രേഷ്ഠന്മാരുടെ സവിശേഷതകളാകുന്നു. ഇത്തരം കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടായിരിക്കുംസ്ല.മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും എന്ന് രണ്ടുപേരും പറഞ്ഞത്. അടുത്ത വചനവും നോക്കുക:
27:16

وَوَرِثَ سُلَيۡمَٰنُ دَاوُۥدَۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمۡنَا مَنطِقَ ٱلطَّيۡرِ وَأُوتِينَا مِن كُلِّ شَيۡءٍۖ إِنَّ هَٰذَا لَهُوَ ٱلۡفَضۡلُ ٱلۡمُبِينُ

(16) സുലൈമാൻ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ഹേ മനുഷ്യ രേ, നമുക്ക് പക്ഷികളുടെ സംസാരം (ഭാഷണം) പഠിപ്പിക്കപ്പെട്ടിരിക്കുന്നു: എല്ലാ (ആവശ്യമായ) വസ്തുക്കളിൽ നിന്നും (വേണ്ടുന്നത്ര) നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം) (16) അവകാശമെടുത്തു, അനന്തരാവകാശിയായി സുലൈമാൻ ദാവൂദിനെ, ദാവൂദിന് അദ്ദേഹം പറയുകയും ചെയ്തു ഹേ മനുഷ്യരേ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു പക്ഷികളുടെ സംസാരം(ഭാഷണം) നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു എല്ലാ വസ്തുക്കളിൽ നിന്നും നിശ്ചയമായും ഇത് ഇത് തന്നെ യോഗ്യത, ശ്രേഷ്ഠത, അനുഗ്രഹം, ദയവ് സ്പഷ്ടമായ ദാവൂദ് നബി(അ)യെപ്പോലെ അദ്ദേഹത്തിന്റെ പുത്രനായ സുലൈമാൻ നബി(അ)യും പ്രവാചകനും, രാജാവുമായി. രാജാവെന്ന നിലക്ക് കൂടുതൽ ഖ്യാതിയും ( കഛസ്ലക്തയ ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: പിതാവായ ദാവൂദ് നബിയിൽ നിന്നും അദ്ദേഹം പ്രവാചകത്വവും, രാജത്വവും അറിവും അനന്തരമെടുത്തു. (അഥവാ, ഇൗ കാര്യങ്ങൾ പിതാവിനെപ്പോലെ പുത് രന്നും ഉണ്ടായിരുന്നു) ദാവൂദ് നബിക്ക് നൽകപ്പെട്ടതെല്ലാം അദ്ദേഹത്തിനും കൊടുക്കപ്പെട്ടിരുന്നു. കൂടുതലായി, പിശാചുക്കളെയും കാറ്റിനെയും അദ്ദേഹത്തിന് വിധേയമാക്കുകയും ചെയ്തു. ഭരണസ്ഥലത്തിന്റെ വൈപുല്യത്തിലും, ന്യായാധിപത്യവിഷയത്തിലും അദ്ദേഹം പിതാവിനെക്കാൾ യോഗ്യനായിരുന്നു. സുലൈമാൻ നബി(അ)യെക്കാൾ ഇബാദത്തിൽ മുഴുകിയ ആളും, അല്ലാഹുവിനോട് കൂടുതൽ നന്ദിയുള്ള ആളുമായിരുന്നു പിതാവ്. തങ്ങൾക്ക് മാത്രം അപൂർവ്വമായി സിദ്ധിച്ചിട്ടുള്ള പ്രത്യേക അനുഗ്രഹങ്ങളെ ജനങ്ങളിൽ പ്രഖ്യാപനം ചെയ്യുക വഴി, അദ്ദേഹം അല്ലാഹുവിനോട് തനിക്കുള്ള നന്ദി പ്രകാശിപ്പിക്കുകയും, അവന്റെ ദയാദാക്ഷിണ്യം സ്മരിക്കുകയും ചെയ്യുകയാണ്. ഓരോ ജീവിക്കും അതിന്റെ വിചാരവികാരങ്ങൾ പ്രകടിപ്പിക്കുവാൻ ചില ശബ്ദങ്ങളോ, ചേഷ്ടകളോ അല്ലാഹു നൽകിയിരിക്കും. അത് മനിലാക്കുവാൻ സുലൈമാൻ നബി(അ)ക്ക് അവൻ സാധിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കും. എന്നിങ്ങിനെയാണ് ഇമാം ബൈദ്വാവീ ( ഭ ) യെപ്പോലുള്ള ചില വ്യാഖ്യാതാക്കൾ പറയുന്നത്. ഇൗ പുരോഗമനയുഗത്തിൽപോലും - ജന്തുശാസ്ത്ര വിദഗ്ധൻമാരുടെ സുദീർഘമായ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷം - വളരെ ചുരുക്കം ജീവികളുടെ മാത്രം ചില ഇംഗിതങ്ങളും, ശബ്ദവ്യത്യാസങ്ങളും മനിലാക്കുവാനേ ഇതഃപര്യന്തം സാധിതമായിട്ടുള്ളൂ. തുടർന്നുവരുന്ന പരിശ്രമഫലമായി കൂടുതൽ മനിലാക്കുവാൻ അവർക്ക് ഏറെക്കുറെ സാധിച്ചെന്നുവന്നേക്കാം. എന്നാൽ, സുലൈമാൻ നബി(അ)ക്കും, ദാവൂദ് നബി(അ)ക്കും ഇൗ തുറയിൽ ലഭിച്ച അറിവ് അത്തരത്തിൽ പെട്ടതല്ല. അത് തനി ദൈവികവും, തികച്ചും സൂക്ഷ്മവും വ്യക്തവുമായിട്ടള്ളതും ആയിരുന്നുവെന്ന് താഴെ വചനങ്ങളിൽ നിന്ന് നമുക്ക് കാണുവാൻ കഴിയും. സർവ്വ ശക്തനായ അല്ലാഹു അവന്റെ പ്രവാചകൻമാർ മുഖേന വെളിപ്പെടുത്തുന്ന ഇതുപോലെയുള്ള അസാധാരണ കാര്യങ്ങളെ വളച്ചു തിരിച്ചു വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് പരമ വിഡ്ഢിത്തവും അവന്റെ ശക്തിമാഹാത്മ്യത്തെയും, മഹാനുഗ്രഹങ്ങളെയുംകുറിച്ചുള്ള വിശ്വാസക്കുറവുമാകുന്നു. സൂലൈമാൻ നബി(അ)ക്ക് ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളിൽ ചിലത് തുടർന്നുള്ള ആയത്തുകളിൽ വിവരിക്കുന്നു:
27:17–18

وَحُشِرَ لِسُلَيۡمَٰنَ جُنُودُهُۥ مِنَ ٱلۡجِنِّ وَٱلۡإِنسِ وَٱلطَّيۡرِ فَهُمۡ يُوزَعُونَ

حَتَّىٰٓ إِذَآ أَتَوۡاْ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةٞ يَـٰٓأَيُّهَا ٱلنَّمۡلُ ٱدۡخُلُواْ مَسَٰكِنَكُمۡ لَا يَحۡطِمَنَّكُمۡ سُلَيۡمَٰنُ وَجُنُودُهُۥ وَهُمۡ لَا يَشۡعُرُونَ

(17) സുലൈമാന്ന് ജിന്ന്, മനുഷ്യൻ, പക്ഷി എന്നിവയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സൈന്യ ങ്ങൾ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവർ (സൈന്യങ്ങൾ) തടഞ്ഞു നിയ ന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്: (18) അങ്ങനെ, അവർ ഉറുമ്പിൻ താഴ്വരയിൽ കൂടി ചെന്നപ്പോൾ, ഒരു ഉറുമ്പ് പറഞ്ഞു: ഹേ ഉറുമ്പുകളേ, നിങ്ങൾ നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചുകൊള്ളുവിൻ; സുലൈ മാനും, തന്റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാ തിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല. (17) ശേഖരിക്കപ്പെട്ടു, ഒരു മിച്ചു കൂട്ടപ്പെട്ടു സുലൈമാന്ന് അദ്ദേഹത്തിന്റെ സൈന്യങ്ങൾ ജിന്നുകളിൽനിന്നുള്ള മനുഷ്യരിൽ നിന്നും പക്ഷികളിൽ നിന്നും എന്നിട്ട് അവർ തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ് (18) അങ്ങനെ അവർ ചെന്നപ്പോൾ ഉറുമ്പിൻ താഴ്വരയിലൂടെ പ റ ഞ്ഞു ഒരു ഉറുമ്പ് ഹേ ഉറുമ്പുകളേ നിങ്ങൾ പ്രവേശിക്കുവിൻ നിങ്ങളുടെ പാർപ്പിടങ്ങളിൽ നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ സുലൈമാൻ തന്റെ സൈന്യങ്ങളും അവരാകട്ടെ അറിയുന്നതുമല്ല, അവർ ഗ്രഹിക്കുകയുമില്ല. സുലൈമാൻ നബി(അ)യുടെ സൈന്യത്തിൽ മനുഷ്യവിഭാഗം മാത്രമല്ല, ജിന്നുകളും, പക്ഷികളുമുണ്ട്. എന്നാൽ ജിന്നുവിഭാഗത്തെയും, പക്ഷിവിഭാഗത്തെയും ഏതെല്ലാം തരത്തിലുള്ള സൈനിക സേവനങ്ങൾക്കാണ് അദ്ദേഹം ഉപയോഗപ്പെടു ത്തിയിരുന്നതെന്ന് ഇവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ജിന്നുകളെയും, പിശാചുക്കളെയും സുലൈമാൻ നബി(അ)ക്ക് അല്ലാഹു കീഴ്പ്പെടുത്തിയിരുന്നുവെന്നും, മനുഷ്യന് കേവലം പ്രയാസപ്പെട്ട പല ഭാരിച്ച പ്രവർത്തനങ്ങളും അവരെക്കൊണ്ട് അദ്ദേഹം നടത്തിവന്നിരുന്നുവെന്നും (21:82, 34:12, 13:38,37 മുതലായ) പലേടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. 39-ാം വചനത്തിൽ, ബിൽക്വീസ് റാണിയുടെ സിംഹാസനം നിന്നും അതിവേഗം കൊണ്ടുവരാൻ ഒരു ജിന്ന് സന്നദ്ധത പ്രകടിപ്പിച്ച വിവരം പ്രസ്താവിച്ചിരിക്കുന്നത് കാണാം. ചിലതരം പക്ഷികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകി അവ മുഖാന്തരം വാർത്തകളും, ദൗത്യങ്ങളും ദൂരദിക്കുകളിലേക്ക് എത്തിക്കുന്ന സമ്പ്രദായം മുൻകാലത്ത് വിശേഷിച്ചും നടപ്പുണ്ടായിരുന്നു. സുലൈമാൻ നബി(അ)യുടെ പക്ഷി സൈന്യവിഭാഗത്തിൽ ഒരു മരക്കൊത്തിപ്പക്ഷിയും ഉണ്ടായിരുന്നതായും, ആ പക്ഷി ജനങ്ങളെയും ബിൽക്വീസ് റാണിയെയും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് സമർപ്പിച്ചതായും, അതിന്റെ പക്കൽ തന്നെ റാണിക്ക് ഒരു കത്ത് കൊടുത്തയച്ചതായും അടുത്ത ചില വചനങ്ങളിലും കാണാം. പക്ഷികളുടെ ഭാഷ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് അല്ലാഹു ഇതിന് മുമ്പ് പ്രസ്താവിച്ചു കഴിഞ്ഞതാണ്. ഈ നിലക്ക് പക്ഷി വിഭാഗത്തെ പല പ്രകാരത്തിലും ഉപയോഗപ്പെടുത്തിയേക്കുന്നതിലും അസാംഗത്യമില്ല. (റ) മറ്റും പ്രസ്താവിച്ചതായി മുജാഹിദ് (റ), ജുബൈർ(റ) മുതലായവർ ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ പ്രസ്തുത മരക്കൊത്തിയെക്കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് പ്രസ്താവിക്കുന്നു. മരുഭൂമിയിൽ കൂടി യാത്ര ചെയ്യുമ്പോൾ സുലൈമാൻ നബിക്ക് വെള്ളത്തിന്റെ ആവശ്യം നേരിടുന്ന പക്ഷം, ഭൂമിക്കടിയിൽ വെള്ളം സ്ഥിതിചെയ്യുന്ന സ്ഥാനം ആ പക്ഷി അറിയിച്ചുകൊടുത്തിരുന്നു. അപ്പോൾ അദ്ദേഹം ജിന്നുകളെക്കൊണ്ട് യഥാസ്ഥാനത്ത് കുഴിപ്പിച്ചു വെള്ളം എടുത്തിരുന്നു; അങ്ങനെ ഒരു ദിവസം വെള്ളത്തിന്റെ സ്ഥാനം പരിശോധിക്കേണ്ടുന്ന ഘട്ടം നേരിട്ടപ്പോഴാണ് (20-ാംവചനത്തിൽ പ്രസ്താവിക്കുന്നതുപോലെ) മരക്കൊത്തിയെ അന്വേഷിച്ചതും, അതിനെ കാണാതായതും. ഇതാണ് പ്രസ്തുത നിവേദനത്തിലുള്ളത്. സുലൈമാൻ നബി (അ) തന്റെ സൈന്യസമേതം ഒരു യാത്രയിലാണ്. അതിന്റെ ബഹുലതയും വിഭാഗ വൈവിധ്യവും നിമിത്തം അതിലെ ഓരോ സംഘവും, ഓരോ വിഭാഗവും നീങ്ങുന്നതും ചലിക്കുന്നതുമെല്ലാം ക്രമം തെറ്റാതെ ചിട്ടയനുസരിച്ച് വേണമല്ലോ. അതിനായി ഇന്നിന്നവർ ഇന്നിന്ന പ്രകാരമെന്നുള്ള ശരിയായ ഒരു നിയന്ത്രണത്തോടെയാണ് സൈന്യം നീങ്ങുന്നത്. അതിനിടക്ക് ഒരു ഉറുമ്പിൻ നഗരത്തിന്റെ അടുക്കൽ സൈന്യം എത്തിച്ചേർന്നു. അപ്പോഴാണ് ഒരു ഉറുമ്പ് തന്റെ കൂട്ടുകാരെ - അല്ലാഹു പ്രസ്താവിച്ചതുപോലെ - താക്കീത് ചെയ്യുന്നത്. ആ പട്ടാള സംഘം അക്രമമായി തങ്ങളെ ഉപദ്രവിക്കുമെന്ന് ഉറുമ്പിന് അഭിപ്രായമില്ല. പക്ഷേ, സൈന്യം അതിന്റെ തിരക്കുകോലാഹലങ്ങൾക്കിടയിൽ ആ പാവങ്ങളുടെ സ്ഥിതിഗതികളെപ്പറ്റി ഗൗനിക്കാതെ - തങ്ങളെ ചവിട്ടിത്തേക്കുവാൻ കാരണമാ യേക്കുമെന്നാണതിന്റെ ഭയം. എന്നാൽ സുലൈമാൻ നബി(അ) ഒരു സാധാരണ രാജാവല്ല. അദ്ദേഹത്തിന്റെ സൈന്യവിഭാഗംതന്നെ അതിന് തെളിവാണ്. ഉറുമ്പിന്റെ താക്കീത് അദ്ദേഹം കേട്ടു.
27:19

فَتَبَسَّمَ ضَاحِكٗا مِّن قَوۡلِهَا وَقَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَدۡخِلۡنِي بِرَحۡمَتِكَ فِي عِبَادِكَ ٱلصَّـٰلِحِينَ

(19) അപ്പോൾ, അതിന്റെ വാക്ക് നിമിത്തം അദ്ദേഹം പുഞ്ചിരി ക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങി നെ) പറയുകയും ചെയ്തു: എന്റെ റേ∫, എനിക്കും എന്റെ മാതാപി താക്കൾ ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണി ക്കുവാനും, നീ തൃപ്തിപ്പെടുന്ന സൽകർമം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേണ മേ! നിന്റെ കാരുണ്യം കൊണ്ട്, സദ്വൃത്തരായ നിന്റെ അടിയാൻ മാരിൽ എന്നെ നീ ഉൾപ്പെടുത്തിത്ത രുകയും വേണമേ! (19) നിമിത്തം അദ്ദേഹം പറയുകയും ചെയ്തു എന്റെ റേ∫ എനിക്ക് നീ പ്രചോദനം നൽകേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ ഞാൻ നന്ദി കാണിക്കുവാൻ നിന്റെ അനുഗ്രഹത്തിന് നീ അനുഗ്രഹം ചെയ്തിട്ടുള്ള എനിക്ക്, എന്റെ മേൽ എന്റെ മാതാപിതാക്കൾക്കും ഞാൻ പ്രവർത്തിക്കുവാനും സൽകർമം, നല്ലത് നീ അത് തൃപ്തിപ്പെടുന്നു എന്നെ പ്രവേശിപ്പിക്കുക(ഉൾപ്പെടുത്തുക)യും ചെയ്യേണമേ നിന്റെ കാരുണ്യംകൊണ്ട് നിന്റെ അടിയാൻമാരിൽ സദ്വൃത്തരായ, നല്ലവരായ ഉറുമ്പിന്റെ സംസാരവും, താക്കീതും കേട്ടതോടെ, ഉറുമ്പിൻ കൂട്ടത്തെ രക്ഷിക്കുവാൻ വേണ്ടുന്ന നടപടികൾ അദ്ദേഹം സ്വീകരിച്ചിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ അദ്ദേഹത്തിന്റെ അതിനെക്കാൾ വലിയ ഒരു മാതൃകാസ്വഭാവമാണ് നമുക്കിവിടെ അദ്ദേഹത്തിൽനിന്ന് പഠിക്കുവാനുള്ളത്. ഉറുമ്പിന്റെ സംസാരം മനിലാക്കുവാൻ കഴിഞ്ഞതിലുള്ള അഭിമാനമോ, കേവലം ജന്തുവായ അതിന്റെ താക്കീതിനെക്കുറിച്ചുള്ള അവഗണനയോ ഒന്നുമല്ല അദ്ദേഹത്തിൽ നിന്ന് പ്രകടമായത്, അത് മനിലാക്കുവാൻ സാധിച്ചത് അല്ലാഹു തനിക്ക് ചെയതു തന്ന വലിയ ഒരനുഗ്രഹമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമാണ്. അതിലും, അതുപോലെയുള്ള മറ്റു പല അനുഗ്രഹങ്ങളിലും അദ്ദേഹം അല്ലാഹുവോട് നന്ദികാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ കടമ നിർവ്വഹിക്കുവാൻ വേണ്ടുന്ന പ്രചോദനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിക്കുകയാണ്. തനിക്ക് മാത്രമല്ല, തന്റെ മാതാപിതാക്കൾക്ക് സിദ്ധിച്ച അനുഗ്രഹങ്ങളും അദ്ദേഹം വിസ്മരിക്കുന്നില്ല. ഇതാണ് അല്ലാഹു ഇവിടെ ആ പ്രാർത്ഥന പ്രത്യേകം എടുത്തുദ്ധരിച്ചതിൽ നിന്ന് നാം മനിലാക്കേണ്ടത്. ഉറുമ്പിന്റെ സംഭവത്തിൽ നിന്ന് നമുക്ക് മറ്റൊരു പാഠവുംകൂടി ലഭിക്കുന്നുണ്ട്. ഈ ഉറുമ്പിന്റെ - മിക്കവാറും ഉറുമ്പിൻകൂട്ടത്തിലെ വീട്ടുനായികയായിരിക്കാം അത്ദീർഘദൃഷ്ടിയും, ഉത്തരവാദിത്വബോധവും, മറ്റുള്ളവരുടെ കാര്യത്തിൽ അതിനുള്ള താൽപര്യവും നോക്കുക! കാര്യങ്ങളിൽ ചിട്ട, സ്ഥിരോത്സാഹം, സഹകരണം ആദിയായവയിൽ ഉറുമ്പ് മനുഷ്യനെ കവച്ചുവെക്കുന്നു. ഒരു ഉറുമ്പുമാളം പരിശോധിച്ചാൽ, ഭൂമിക്കുള്ളിൽ പല അറകളും നിലകളും, തെരുവുകളും കാണാം. വേനൽ കാലത്തേക്കും, മഴക്കാലത്തേക്കുമുള്ള ഭക്ഷണപദാർത്ഥങ്ങൾ പ്രത്യേകം പ്രത്യേകം സൂക്ഷിക്കപ്പെട്ടിരിക്കും. നനവ് പറ്റിയ ധാന്യങ്ങൾ വെയിലുള്ളപ്പോൾ പുറത്ത്കൊണ്ടുവന്ന് ഉണക്കി വീണ്ടും സൂക്ഷിക്കും. മുളച്ചു നഷ്ടപ്പെടുവാൻ ഇടയാകുന്ന വിത്തുകൾക്ക് തുളയുണ്ടാക്കിവെച്ചിരിക്കും. മഴവെള്ളം കുത്തനെ ഉള്ളിൽ വീഴാതിരിക്കുവാനായി ഉള്ളറകൾ തിരിഞ്ഞും വളഞ്ഞും താണും പൊന്തിയും കൊണ്ടായിരിക്കും തയ്യാറാക്കപ്പെട്ടിരിക്കുക, ഉറുമ്പിന്റെ ഘ്രാണശക്തിയാണെങ്കിൽ, ആശ്ചര്യമാംവണ്ണം വമ്പിച്ചതാണ്. വളരെ ദൂരത്തുള്ള വസ്തുക്കൾ പോലും മണത്തറിഞ്ഞു അതിവേഗം ഉറുമ്പിൻകൂട്ടം വരിവരിയായി അങ്ങോട്ട് ഘോഷയാത്ര നടത്തുന്നത് നാം സാധാരണ കാണാറുള്ളതാണ്. ഇതുപോലെത്തന്നെ ഇതരജീവികളിൽ നിന്നും നമുക്ക് അനേകം പാഠങ്ങൾ ലഭിക്കുവാനുണ്ട്. ഓരോന്നിനും അതിന്റെതായ സവിശേഷതയും, സാമർത്ഥ്യവും സർവ്വശക്തനാൽ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. നബി അരുളിച്ചെയ്തതായി ഇമാം അഹ്മദ് (റ) മുതലായവർ ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: സുലൈമാൻ നബി(അ) മഴക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഒരു ഉറുമ്പ് മലർന്നുകിടന്ന് അതിന്റെ കാലുകൾ ആകാശത്തിന് നേരെ പൊക്കിപിടിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നതായി അദ്ദേഹം കണ്ടു. അല്ലാഹുവേ, ഞങ്ങളും നിന്റെ സൃഷ്ടികൾ തന്നെ. ഞങ്ങൾക്ക് നീ വെള്ളം കുടിക്കുവാൻ തരാതെ ഞങ്ങൾക്ക് നിവൃത്തിയില്ല. ( ന്മസ്ലട്ടദ്ധക്കട യ്യഥ ന്നദ്ധപ്പച യ്യല ൻപ്പച ) അപ്പോൾ അദ്ദേഹം (കൂടെയുള്ളവരോട്) പറഞ്ഞു: നിങ്ങൾക്ക് മടങ്ങാം, മറ്റുള്ളവരുടെ പ്രാർത്ഥനമൂലം നിങ്ങൾക്ക് വെള്ളം കിട്ടിപ്പോയി ! ( ഭ മ്പരഹ്മദ മ്പക്തട്ടദ്ധക്കട ) സാധാരണക്കെതിരായി കാണപ്പെടുന്ന എല്ലാ സംഭവങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുവാൻ താല്പര്യപൂർവ്വം മിനക്കെടാറുള്ളവർ മേൽ പ്രസ്താവിച്ച ഉറുമ്പിന്റെ കഥയിലും, തുടർന്നു വരുന്ന മരക്കൊത്തിപ്പക്ഷിയുടെ കഥയിലും - എന്നുവേണ്ട ഇൗ സൂറത്തിലെ പല പ്രസ്താവനകളിലും - അവരുടെതായ ദുർവ്യാഖ്യാനങ്ങളും വ്യാജ പ്രസ്താവനകളും ഇറക്കുമതിചെയ്തു പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അവയെക്കുറിച്ചുള്ള നിരൂപണം ഇൗ സൂറത്തിന്റെ അവസാനത്തിൽ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പിൽ കാണാം. അത് സശ്രദ്ധം വായിച്ചറിയേണ്ടതാകുന്നു. സുലൈമാൻ നബി(അ)യുടെ യാത്രയിലുണ്ടായ മറ്റൊരു പ്രധാന സംഭവം അടുത്ത ആയത്തുകളിൽ അല്ലാഹു വിവരിക്കുന്നു. ദാറ്ക്വുത്വ്നി (റ) യുടെ രിവായത്തിൽ ഒരു പ്രവാചകൻ ( ) എന്നാണുള്ളത്.
27:20–21

وَتَفَقَّدَ ٱلطَّيۡرَ فَقَالَ مَالِيَ لَآ أَرَى ٱلۡهُدۡهُدَ أَمۡ كَانَ مِنَ ٱلۡغَآئِبِينَ

لَأُعَذِّبَنَّهُۥ عَذَابٗا شَدِيدًا أَوۡ لَأَاْذۡبَحَنَّهُۥٓ أَوۡ لَيَأۡتِيَنِّي بِسُلۡطَٰنٖ مُّبِينٖ

(20) അദ്ദേഹം പക്ഷികളെ പരി ശോധിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്താണെനിക്ക്? (ആശ്ചര്യംതന്നെ) മരക്കൊത്തി (പ്പക്ഷി)യെ കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തിൽ ആയിരിക്കയാണോ? (21) സത്യമായിട്ടും, ഞാൻ അതിനെ കഠിനമായ ശിക്ഷ ശിക്ഷി ക്കും: അല്ലെങ്കിൽ അതിന് അറുത്തു (കൊന്നു)കളയും, അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്റെ അടുക്കൽ വരുകതന്നെ വേണം. (20) അദ്ദേഹം പരിശോധിച്ചു പക്ഷികളെ അപ്പോൾ(എന്നിട്ട്)പറഞ്ഞു എനിക്കെന്താണ് ഞാൻ കാണുന്നില്ല മരക്കൊത്തിയെ അഥവാ അതായിരിക്കുന്നുവോ ഹാജറില്ലാത്തവരിൽ, മറഞ്ഞുപോയവരിൽ (21) സത്യമായും ഞാനതിനെ ശിക്ഷിക്കും കഠിനമായ ശിക്ഷ അല്ലെങ്കിൽ ഞാനതിനെ തീർച്ചയായും അറുക്കും അല്ലെങ്കിൽ അത് എന്റെ അടുക്കൽ വരണം(വന്നാലൊഴികെ) ഒരു ന്യായം കൊണ്ട്, വല്ല രേഖയുമായി വ്യക്തമായ സുലൈമാൻ (അ) തന്റെ സൈന്യത്തിലെ പക്ഷി വിഭാഗം പരിശോധിച്ചപ്പോൾ മരക്കൊത്തിപ്പക്ഷിയെ കണ്ടില്ല. നിയമപ്രകാരം അതും ഹാജറുണ്ടാകേണ്ടിയിരുന്നു. അതിന്റെ അഭാവത്തിന്ന് കാരണം മനിലായതുമില്ല. അതുകൊണ്ട് തക്കതായ ന്യായമില്ലാത്തപക്ഷം, സൈന്യത്തിൽ ഹാജറില്ലാത്തതിന്റെ പേരിൽ അതിനെ അറുത്തു കൊല ചെയ്തോ മറ്റോ കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് പുറപ്പെടുവിച്ചു. പക്ഷേ, കാര്യം അദ്ദേഹം ഊഹിച്ച പോലെയായിരുന്നില്ല. അത് ഹാജറില്ലാതിരിക്കുവാൻ മതിയായ കാരണം - പ്രവാചകവര്യനും, മഹാരാജാവുമായിരുന്ന അദ്ദേഹത്തിന് അജ്ഞാതമായിരുന്ന ഒരു വമ്പിച്ച വർത്തമാനം - അതിന് പറയുവാനുണ്ടായിരുന്നു.
27:22–23

فَمَكَثَ غَيۡرَ بَعِيدٖ فَقَالَ أَحَطتُ بِمَا لَمۡ تُحِطۡ بِهِۦ وَجِئۡتُكَ مِن سَبَإِۭ بِنَبَإٖ يَقِينٍ

إِنِّي وَجَدتُّ ٱمۡرَأَةٗ تَمۡلِكُهُمۡ وَأُوتِيَتۡ مِن كُلِّ شَيۡءٖ وَلَهَا عَرۡشٌ عَظِيمٞ

(22) അങ്ങനെ, അത് (മരക്കൊത്തി) വിദൂരമല്ലാത്തവണ്ണം (അൽപം) താമസിച്ചു. എന്നിട്ട് (വന്നു ഇങ്ങിനെ)പറഞ്ഞു: അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാൻ സൂക്ഷ്മമാ യറിഞ്ഞിരിക്കുന്നു. ദൃഢമായ ഒരു വാർത്തയുമായി ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുകയാണ്. (23) നിശ്ചയമായും, അവരെ ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടെത്തു കയുണ്ടായി. എല്ലാ വസ്തുക്കളിൽ നിന്നും (ആവശ്യമായത്ര) അവൾക്ക് നൽകപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവൾക്കുണ്ട്. (22) അങ്ങനെ അത് താമസിച്ചു വിദൂരമല്ലാത്ത നിലയിൽ (കുറച്ചുസമയം) എന്നിട്ട് അത് പറഞ്ഞു ഞാൻ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു യാതൊരു കാര്യത്തെക്കുറിച്ചു അങ്ങുന്ന് (താങ്കൾ)അതിനെപ്പററി അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു ഒരു വാർത്തയുംകൊണ്ട് ദൃഢമായ, ഉറപ്പായ (23) നിശ്ചയമായും ഞാൻ ഞാൻ കണ്ടെത്തിയിരിക്കുന്നു ഒരു സ്ത്രീയെ അവൾ അവരെ ഭരിക്കുന്നു അവൾക്ക് നൽകപ്പെട്ടിരിക്കുന്നു എല്ലാ വസ്തുക്കളിൽ നിന്നും അവൾക്കുണ്ട് താനും ഒരു സിംഹാസനം വമ്പിച്ച, മഹത്തായ തെക്കുപടിഞ്ഞാറെ മൂലയിലായി യമനിലാണ് സ്ലച്ഛക്കട ) സാമ്രാജ്യം സ്ഥിതി ചെയ്തിരുന്നത്. വമ്പിച്ച ഒരു പ്രാചീന അറബി ഗോത്രമാണ് അബീസീനിയക്കാർ എന്നറിയപ്പെടുന്ന ഹബ്ശഃ ഗോത്രങ്ങൾ ( ) ഇവരിൽ നിന്നും അബീസീനിയയിൽ കുടിയേറിപ്പാർത്തവരാണെന്നാണ് കരുതപ്പെടുന്നത്. തെക്കേ കടൽ തീരത്തിന്നും, അബീസീനിയായുടെ വടക്കുകിഴക്കെ കടൽതീരത്തിന്നുമിടയിൽ ചെങ്കടലിന് 12 നാഴിക മാത്രമേ വീതിയുള്ളൂ. ഈ കടലിടുക്കാണ് ബാബുൽമൻദബ് ( ) എന്ന് പറയപ്പെടുന്നത്. ക്രിസ്ത്വബ്ദത്തിന് 10-11 നൂറ്റാണ്ടുകൾക്കുമുമ്പ് അറേബ്യയിൽ നിന്ന് അബീസീനിയയിലേക്ക് ആക്രമണങ്ങൾ നടത്തപ്പെട്ടിരുന്നുവത്രെ. സുലൈമാൻ നബി(അ)യുടെ ഭരണകാലം ക്രിസ്ത്വബ്ദത്തിന് മുമ്പ് 992 മുതൽ 952 വരെയുള്ള 40 കൊല്ലക്കാലമായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബീസീനിയായിലെ ഭാഷയായ എത്തോപ്യൻ ഭാഷയുടെ അക്ഷരമാല, അക്ഷരമാല - അഥവാ ഹിംയരിയൻ അക്ഷരങ്ങൾ ( ) തന്നെയായിരുന്നു. അനേകം ശാഖോപശാഖകൾ ഉൾക്കൊണ്ടിരുന്ന ഗോത്രത്തിന്റെ ജനയിതാവ് യശ്ജുബ് മകൻ സ്ലച്ഛക്കട ) ആയിരുന്നു. അറേബ്യൻ ഗോത്രങ്ങളുടെ പതിവനുസരിച്ച് സന്താനപരമ്പരകൾ അതേ പേരിൽ തന്നെ അറിയപ്പെട്ടു. അണക്കെട്ട് ( ) എന്ന ചരിത്ര പ്രസിദ്ധമായ പ്രാചീന അണക്കെട്ട് നിർമിച്ചതാണ്. വിശുദ്ധ ഈ അണക്കെട്ടിനെ സംബന്ധിക്കുന്ന ഒരു ചരിത്രപാഠം പ്രസ്താവിച്ചിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചാൽ നമുക്ക് അവിടെവെച്ച് കാണാവുന്നതാണ്. തു∫ഉ് രാജാക്കൾ( ) എന്ന പേരിൽ അറിയപ്പെടുന്ന ഹിംയരീ രാജവംശമായിരുന്നു അവിടത്തെ നാടുവാഴികൾ. ഇവരിൽ സ്ത്രീകളുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, വളരെ പ്രതാപത്തോട് കൂടി നാടുവാണിരുന്ന ഒരു റാണിയെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ബിൽക്വീസ് ( ) എന്ന പേരിലാണ് ഈ റാണി അറിയപ്പെടുന്നത്. ബൈബ്ളിൽ (ശേബായിലെ)രാജ്ഞി സുലൈമാൻ നബി(അ)യുടെ അടുക്കൽ ചെന്നതും, അദ്ദേഹത്തിന്റെ ജ്ഞാനവും, പ്രതാപവും കണ്ടു വളരെയധികം പ്രശംസിച്ചതും വിവരിച്ചിരിക്കുന്നത് കാണാം (1. രാജാക്കൾ, 10:2 ദിനവൃത്താന്തം, അ: 9 നോക്കുക) പക്ഷേ, പ്രതിപാദിച്ചിട്ടുള്ള ഈ സംഭവങ്ങൾ അതിൽ പ്രതിപാദിച്ചു കാണുന്നില്ല. ഒരു മഹാരാജാവിനുണ്ടായിരിക്കേണ്ടുന്ന എല്ലാവിധ ശക്തികളും, വിഭവങ്ങളും, അവൾക്ക് ലഭിച്ചിട്ടുണ്ടെന്നും അനിതരസാധാരണമായ ഒരു വമ്പിച്ച സിംഹാസനവും ആ ചെറുവിവരണം വഴി, ബിൽക്വീസിന്റെ രാജകീയ പ്രതാപങ്ങളും, ഭൗതിക യശും മരക്കൊത്തി സുലൈമാൻ നബി(അ)യെ തെര്യപ്പെടുത്തി. തുടർന്നുകൊണ്ട് ആ ജനതയുടെ മതപരമായ നിലപാടും വിവ രിക്കുന്നു.
27:24–26

وَجَدتُّهَا وَقَوۡمَهَا يَسۡجُدُونَ لِلشَّمۡسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ فَهُمۡ لَا يَهۡتَدُونَ

أَلَّاۤ يَسۡجُدُواْۤ لِلَّهِ ٱلَّذِي يُخۡرِجُ ٱلۡخَبۡءَ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُخۡفُونَ وَمَا تُعۡلِنُونَ

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ۩

(24) അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ടു സൂര്യന്ന് സുജൂദ് ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യുന്നതായി ഞാൻ കണ്ടെത്തിയിരിക്കുന്നു. അവരുടെ കർമങ്ങൾ പിശാച് അവർക്ക് ഭംഗിയാക്കി കാണിച്ചു അവരെ (നേരായ)മാർഗത്തിൽ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ, അവർ സൻമാർഗത്തിൽ ചരിക്കുന്നില്ല. (25) (പിശാച് അവരെ തടയുന്നത്) ആകാശങ്ങളിലും, ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നതിനെ വെളിക്ക് കൊണ്ടുവരുകയും, നിങ്ങൾ മറച്ചുവെക്കുന്നതും, പരസ്യ മാക്കുന്നതും അറിയുകയും ചെയ്യുന്ന വനായ അല്ലാഹുവിന് അവർ സുജൂദ് (സാഷ്ടാംഗനമസ്കാരം) ചെയ്യാതിരി ക്കുവാനത്രെ. (26) അല്ലാഹുവാകട്ടെ, അവനല്ലാതെ യാതൊരു ആരാധ്യ നുമില്ല; മഹത്തായ അർശി ധ സിംഹാ സനത്തി പ ന്റെ നാഥനാണ് (അവൻ) 24 പ ഞാനവളെ കണ്ടെത്തി അവളുടെ ജനതയെയും അവർ സുജൂദ് ചെയ്യുന്നു സൂര്യന് അല്ലാഹുവിന് പുറമെ, അല്ലാഹുവിനെ കൂടാതെ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു അവർക്ക് പിശാച് അവരുടെ കർമങ്ങൾ, പ്രവൃത്തികൾ എന്നിട്ട് അവരെ അവൻ തടഞ്ഞു മാർഗത്തിൽ നിന്ന് അതിനാൽ അവർ നേർമാർഗത്തിൽ ചരിക്കുന്നില്ല, സൻമാർഗം പ്രാപിക്കുന്നില്ല. (25) അവർ സുജൂദ് ചെയ്യാതിരിക്കുവാൻ അല്ലാഹുവിന് വെളിക്കുവരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന ആകാശങ്ങളിൽ ഭൂമിയിലും അവൻ അറിയുകയും ചെയ്യുന്നു നിങ്ങൾ മറച്ചു(ഒളിച്ചു)വെക്കുന്നത് നിങ്ങൾ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും (26) അല്ലാഹുവാകട്ടെ ഒരു ആരാധ്യനുമില്ല അവനല്ലാതെ അർശിന്റെ റ∫ാണ്, സിംഹാസനത്തിന്റെ നാഥനാണ്(ഉടമസ്ഥനാണ്) മഹത്തായ. മരക്കൊത്തിയുടെ നിലപാടും, പ്രസ്താവനയും മുമ്പിൽവെച്ച് നോക്കുമ്പോൾ 25,26 എന്നീ ആയത്തുകളിൽ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളായി പ്രസ്താവിച്ച കാര്യങ്ങൾ ഇവിടെ പ്രത്യേകം അർത്ഥവത്താണെന്ന് കാണാം. ഇബ്നു അ∫ാസ് (റ) പറഞ്ഞത് പോലെ, ഭൂമിക്കടിയിൽ വെള്ളത്തിന്റെ സ്ഥാനം സുലൈമാൻ നബി(അ)ക്ക് അറിയിച്ചുകൊടുക്കുക ഈ മരക്കൊത്തിയുടെ ജോലിയാണല്ലോ. റാണിയെക്കുറിച്ചും മറ്റും അദ്ദേഹത്തിന് അജ്ഞാതമായിരുന്ന ചില കാര്യങ്ങൾ അത് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. എന്നാൽ, സുലൈമാൻ നബി(അ)ക്കോ, മരക്കൊത്തിക്കോമറ്റാർക്കും തന്നെയുമോ ആകാശഭൂമികളിൽ ഒളിഞ്ഞു കിടപ്പുള്ള എല്ലാ കാര്യങ്ങളും, എല്ലാ രഹസ്യപരസ്യങ്ങളും അറിയുക സാദ്ധ്യമല്ല തന്നെ. അല്ലാഹുവിന് മാത്രമേ അതറിയുകയുള്ളൂ. അല്ലാഹു ചിലർക്ക് ചില കാര്യങ്ങൾ അറിയിച്ചുകൊടുക്കുന്നത് മാത്രമേ അവർക്കറിയുവാൻ സാധിക്കുകയുള്ളൂ. എന്നിങ്ങിനെയുള്ള സൂചനകൾ 25-ാം ആയത്തിൽ അടങ്ങുന്നു. റാണിക്ക് ഒരു വമ്പിച്ച സിംഹാസനമുണ്ടെന്ന് പറഞ്ഞുവല്ലോ. ആ സിംഹാസനമാകട്ടെ, മറ്റേത് രാജകീയ സിംഹാസനമാകട്ടെ, അതിനെക്കാളെല്ലാം മഹത്തരമായ ഒരു സിംഹാസനം വേറെയുണ്ട്. അതായത്, അഖിലാfiത്തിന്റെ സ്രഷ്ടാവും ഭരണാധിപനുമായ അല്ലാഹുവിന്റെ സിംഹാസനം(അർശ്). അതിനെ അപേക്ഷിച്ച് മറ്റെല്ലാ സിംഹാസനങ്ങളും കേവലം നാമമാത്രങ്ങളാകുന്നു. എന്നൊക്കെ 26-ാം വചനത്തിലും സൂചനയുണ്ട്.
27:27–28

۞قَالَ سَنَنظُرُ أَصَدَقۡتَ أَمۡ كُنتَ مِنَ ٱلۡكَٰذِبِينَ

ٱذۡهَب بِّكِتَٰبِي هَٰذَا فَأَلۡقِهۡ إِلَيۡهِمۡ ثُمَّ تَوَلَّ عَنۡهُمۡ فَٱنظُرۡ مَاذَا يَرۡجِعُونَ

(27) അദ്ദേഹം (സുലൈമാൻ) പറഞ്ഞു: നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാൻമാരിൽ പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം: (28) എന്റെ ഈ എഴുത്തും കൊണ്ട് നീ പോകുക, എന്നിട്ട് അതവർക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരിൽ നിന്ന് മാറിനിന്ന് അവർ (അതിനെപ്പറ്റി) എന്ത് മറുപടി പറയു ന്നുവെന്ന് നോക്കുക (27) അദ്ദേഹം പറഞ്ഞു നാം നോക്കാം നി സത്യം പറഞ്ഞിരിക്കയാണോ അഥവാ നീ ആയിരിക്കുന്നുവോ വ്യാജകാരൻമാരിൽപെട്ട(വൻ) (28) നീപോകുക എന്റെ ഈ എഴുത്തുംകൊണ്ട് എന്നിട്ടത് അവരിലേക്ക് പിന്നീട് നീ പിൻമാറിക്കൊള്ളുക അവരിൽ നിന്ന് എന്നിട്ട് നോക്കുക എന്തൊന്നാണ് അവർ മടക്കുന്നത് (മറുപടി പറയുന്നത്) എഴുത്തുകൾ കൊടുത്തയക്കുവാനും മറ്റും പരിശീലിപ്പിക്കപ്പെടാറുള്ള സാധാരണ പക്ഷികളെപ്പോലെ ഒരു പക്ഷിയല്ല സുലൈമാൻ നബി(അ)യുടെ മരക്കൊത്തിയെന്ന് ഇതിൽ നിന്ന് മനിലാകുന്നു. കാരണം, കത്ത് കൊണ്ടുപോയി കൊടുക്കുവാൻ മാത്രമല്ല, അത് കൊടുത്തശേഷം മാറിനിന്ന് അവിടെയുണ്ടാകുന്ന പ്രതികരണം മനിലാക്കി വരുവാനും കൂടി അദ്ദേഹം അതിനെ ചുമതലപ്പെടുത്തുന്നു. സുലൈമാൻ നബി(അ)ക്ക് അതിന്റെ ഭാഷ മനിലാകുന്നത് പോലെ, അദ്ദേഹത്തിന്റെ ഭാഷ അതിനും മനിലായിരുന്നുവെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു. ഇതിലെല്ലാം അടങ്ങിയ രഹസ്യം അല്ലാഹുവിന് മാത്രമേ അറിയൂ. മരക്കൊത്തി കത്തുമായി പറന്നു യമനിലെത്തി. എങ്ങിനെയോ റാണിയുടെ മുമ്പിൽ കത്തിട്ടു. അവൾ ദ്വിഭാഷികൾ മുഖേന അത് വായിച്ചറിഞ്ഞു. ഉള്ളടക്കം കണ്ടു പരിഭ്രമിച്ചു. തന്റെ കാര്യാലോചനസഭ വിളിച്ചുകൂട്ടി ആലോചന നടത്തി.
27:29–31

قَالَتۡ يَـٰٓأَيُّهَا ٱلۡمَلَؤُاْ إِنِّيٓ أُلۡقِيَ إِلَيَّ كِتَٰبٞ كَرِيمٌ

إِنَّهُۥ مِن سُلَيۡمَٰنَ وَإِنَّهُۥ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

أَلَّا تَعۡلُواْ عَلَيَّ وَأۡتُونِي مُسۡلِمِينَ

(29) അവൾ പറഞ്ഞു: ഹേ, പ്രധാനികളേ! നിശ്ചയമായും എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു! (30) അത് സുലൈമാനിൽ നിന്നുള്ളതാണ്. അത്: പരമകാ രുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ; (31) എന്നോട് നിങ്ങൾ ഔന്നി ത്യം കാണിക്കരുത്; നിങ്ങൾ മുസ്ലിം കളായിക്കൊണ്ട് എന്റെ അടുക്കൽ വരുകയും ചെയ്യുക എന്നത്രെ. (29) അവൾ പറഞ്ഞു ഹേ പ്രധാനികളേ, പ്രമുഖ സംഘമേ നിശ്ചയമായും ഞാൻ എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു ഒരെഴുത്ത് മാന്യമായ, ബഹുമാനപ്പെട്ട (30) നിശ്ചയമായും അത് സുലൈമാനിൽ നിന്നുള്ളതാണ് നിശ്ചയമായും അത് അല്ലാഹുവിന്റെ നാമത്തിൽ പരമകാരുണികനായ കരുണാനിധിയായ (31) നിങ്ങൾ ഔന്നിത്യം(മേന്മയോഗ്യത) കാണിക്കരുതെന്നാണ് എന്റെ മേൽ-എന്നോട് നിങ്ങൾ എന്റെ അടുക്കൽ വരുകയും വേണം മുസ്ലിംകളായിക്കൊണ്ട്, അനുസരിക്കുന്നവരായിട്ട്. നിലപാട് മരക്കൊത്തിയുടെ പ്രസ്താവനയിൽ നിന്ന് സുലൈമാൻ (അ) മനിലാക്കിയ ശേഷം, അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം അയച്ച ആ കത്തിലെ ഉള്ളടക്കമാണിത്. ഇബ്റാഹീം നബി(അ)യും, മൂസാ നബി(അ)യും അവരവരുടെ കാലത്തെ രാജാക്കളെ ഇസ്ലാമിലേക്ക് ക്ഷണിച്ചിരുന്നുവല്ലോ. നബി തിരുമേനിയുടെ കാലത്തുള്ള പല രാജാക്കൾക്കും അവിടുന്നും ഇങ്ങിനെ കത്തുകൾ അയച്ചിട്ടുള്ളത് പ്രസിദ്ധമാണ്. മുസ്ലിംകൾ എന്ന വാക്കിന്റെ അർത്ഥം അനുസരണമുള്ളവർ, കീഴൊതുങ്ങിയവർ എന്നൊക്കെയാണ്. ഇൗ വാക്കർത്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇവിടെ രണ്ട് പ്രകാരത്തിൽ വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. സുലൈമാൻ നബി(അ)ക്ക് കീഴൊതുങ്ങിക്കൊണ്ട് വരണം എന്നും, അല്ലാഹുവിനോട് അനുസരണയുള്ളവരായി - അഥവാ ഇസ്ലാമിനെ അംഗീകരിച്ചുകൊണ്ട്വരണം എന്നുമാണത്. എന്നാൽ, 44-ാം വചനത്തിൽ ഞാൻ സുലൈമാനോടൊപ്പം ലോകരക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നുവെന്ന് രാജ്ഞി സുലൈമാൻ നബി(അ)യുടെ മുമ്പിൽ വെച്ച് പ്രസ്താവിച്ചിട്ടുള്ളത് കാണാം. എന്നിരിക്കെ, ഇവിടെയും 38,42 എന്നീ വചനങ്ങളിലും മുസ്ലിംകൾ എന്ന വാക്കിന് ഇൗ അർത്ഥം കൽപിക്കുവാനാണ് ന്യായമുള്ളത് (കൂടുതൽ വിവരം വഴിയെ വരും) വിഭാഗം - 3
27:32–33

قَالَتۡ يَـٰٓأَيُّهَا ٱلۡمَلَؤُاْ أَفۡتُونِي فِيٓ أَمۡرِي مَا كُنتُ قَاطِعَةً أَمۡرًا حَتَّىٰ تَشۡهَدُونِ

قَالُواْ نَحۡنُ أُوْلُواْ قُوَّةٖ وَأُوْلُواْ بَأۡسٖ شَدِيدٖ وَٱلۡأَمۡرُ إِلَيۡكِ فَٱنظُرِي مَاذَا تَأۡمُرِينَ

(32) അവൾ പറഞ്ഞു: ഹേ പ്രധാനികളേ! എന്റെ കാര്യത്തിൽ (ഞാൻ എന്ത് വേണമെന്ന്) നിങ്ങൾ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങൾ എന്റെ അടുക്കൽ സന്നിഹിത രായിട്ടല്ലാതെ, ഞാൻ ഒരു കാര്യവും ഖfiിതമായി തീരുമാനിക്കുന്ന വളല്ല. (33) അവർ പറഞ്ഞു: നാം പ്രാബ ല്യമുള്ളവരും ശക്തിമത്തായ സമര വീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാൽ, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു) നോക്കുക. (32) ഞ്ഞു നാം, ഞങ്ങൾ പ്രാബല്യം (ശക്തി)ഉള്ളവരാണ് സമരവീര്യം(ആക്രമണശക്തി)ഉള്ളവരും ശക്തിമത്തായ അധികാരം, കാര്യം അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് അതുകൊണ്ട് അങ്ങുന്ന് (ആലോചിച്ച്)നോക്കുക എന്തൊന്നാണ് അങ്ങുന്ന് കൽപിക്കുന്നത്. വേണമെങ്കിൽ ഒരു യുദ്ധത്തിനുള്ള കഴിവും, കോപ്പും നമുക്കുണ്ട്. നാമെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുന്ന് തന്നെയാണ്. അവിടുത്തെ കൽപന ഏതും നിറവേറ്റാൻ ഞങ്ങൾ തയ്യാറുമാണ്. എന്നത്രെ ഉപദേശകസമിതിയുടെ മറുപടി. ഇതിൽ ഒരു സമര സൂചനയുണ്ടെന്ന് റാണിക്ക് തോന്നിയിരിക്കാം.
27:34–35

قَالَتۡ إِنَّ ٱلۡمُلُوكَ إِذَا دَخَلُواْ قَرۡيَةً أَفۡسَدُوهَا وَجَعَلُوٓاْ أَعِزَّةَ أَهۡلِهَآ أَذِلَّةٗۚ وَكَذَٰلِكَ يَفۡعَلُونَ

وَإِنِّي مُرۡسِلَةٌ إِلَيۡهِم بِهَدِيَّةٖ فَنَاظِرَةُۢ بِمَ يَرۡجِعُ ٱلۡمُرۡسَلُونَ

(34) അവൾ പറഞ്ഞു: നിശ്ചയ മായും, രാജാക്കൾ ഒരു രാജ്യത്ത് പ്രവേശിച്ചാൽ, അവരതിനെ നാശപ്പെ ടുത്തുകയും, അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ നിന്ദ്യൻമാരാക്കു കയും ചെയ്യുന്നതാണ്. അങ്ങിനെയാ ണവർ പ്രവർത്തിക്കുക. (35) ഞാൻ അവരുടെ അടുക്ക ലേക്ക് ഒരു സമ്മാനവുംകൊണ്ട് ആളയക്കുകയാണ്: എന്നിട്ട് എന്ത് (വിവരവും) കൊണ്ടാണ് ദൂതൻമാർ മടങ്ങിവരുന്നതെന്ന് നോക്കുകയു മാണ്. (34) അവൾപറഞ്ഞു നിശ്ചയമായും രാജാക്കൾ അവർ പ്രവേശിച്ചാൽ ഒരു രാജ്യത്ത്, നാട്ടിൽ അവരത് നശിപ്പിക്കും, കീഴ്പ്പെടുത്തും അവർ ആക്കുകയും ചെയ്യും അതിലെ ആളുകളിൽ പ്രതാപശാലികളെ നിന്ദ്യൻമാർ, അപ്രകാരമത്രെ അവർ ചെയ്യുക (35) നിശ്ചയമായും ഞാൻ അയക്കുന്നവളാണ്(അയക്കുകയാണ്) അവരുടെ അടുക്കലേക്ക് ഒരു സമ്മാനവും കൊണ്ട് എന്നിട്ട് നോക്കുന്നവളാണ്(പരിശോധിക്കുകയാണ്) എന്തുംകൊണ്ട് മടങ്ങുന്നു എന്ന് ദൂതൻമാർ, അയക്കപ്പെട്ടവർ ഒരു നാട്ടിനെ അക്രമിക്കുമ്പോൾ അവിടെ പലവിധ നാശനഷ്ടങ്ങളും വരുത്തലും, അവിടെയുള്ള പ്രധാനികളുടെ നേരെ കയ്യേറ്റം നടത്തലും രാജാക്കളുടെ സാധാരണ പതിവാണ്. അതുകൊണ്ട് ഈ എഴുത്തയച്ചവർ നമ്മുടെ നാട്ടിനെ അങ്ങനെ നശിപ്പിക്കാൻ ഇടവരുത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ എല്ലാ സ്ഥിതിഗതികളും മനിലാക്കിവരത്തക്കവണ്ണം തൽക്കാലം കുറെ സമ്മാനങ്ങളുമായി ഒരു ദൗത്യ സംഘത്തെ അയക്കാനും, അവർ മടങ്ങിവന്നശേഷം വേണ്ടത് ചെയ്വാനുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതായിരുന്നു അനന്തരം, വളരെ വിലപിടിച്ച ഒരു രാജകീയ സമ്മാനവുമായി ഒരു സംഘത്തെ റാണി ശാമിന്റെ തലസ്ഥാനമായ ബൈത്തുൽ മുക്വദ്ദസിലേക്കയച്ചു റാണി സുലൈമാൻ നബി(അ)യുടെ കീർത്തികേട്ട് അദ്ദേഹത്തെ പരിശോധിക്കാൻ ചെന്നപ്പോൾ അനവധി സ്വർണവും, രത്നങ്ങളും, സുഗന്ധദ്രവ്യങ്ങളും ഒട്ടകങ്ങളിൽ കയറ്റിക്കൊണ്ടുവന്നിരുന്നുവെന്ന് ബൈബ്ളിൽ (1 രാജാക്കൾ 10-ലും മറ്റും പ്രസ്താവിച്ചത് കാണാം).
27:36–37

فَلَمَّا جَآءَ سُلَيۡمَٰنَ قَالَ أَتُمِدُّونَنِ بِمَالٖ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيۡرٞ مِّمَّآ ءَاتَىٰكُمۚ بَلۡ أَنتُم بِهَدِيَّتِكُمۡ تَفۡرَحُونَ

ٱرۡجِعۡ إِلَيۡهِمۡ فَلَنَأۡتِيَنَّهُم بِجُنُودٖ لَّا قِبَلَ لَهُم بِهَا وَلَنُخۡرِجَنَّهُم مِّنۡهَآ أَذِلَّةٗ وَهُمۡ صَٰغِرُونَ

(36) അങ്ങനെ, അവൻ (ദൂതൻ) സുലൈമാന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് ധനം കൊണ്ട് സഹായം നൽകുക യാണോ?! എന്നാൽ, (അറിഞ്ഞേ ക്കുക) എനിക്ക് അല്ലാഹു നൽകി യിട്ടുള്ളത് നിങ്ങൾക്കവൻ നൽകി യിട്ടുള്ളതിനെക്കാൾ ഉത്തമമായി ട്ടുള്ളതാണ്. പക്ഷേ, നിങ്ങൾ നിങ്ങ ളുടെ സമ്മാനം മൂലം സന്തോഷം കൊള്ളുന്നു (എന്ന് മാത്രം) (37) നീ അവരുടെ ധ നിന്നെ അയച്ചവരുടെ പ അടുക്കലേക്ക് മടങ്ങി ക്കൊള്ളുക ; തീർച്ചയായും, നാം അവരുടെ അടുക്കൽ അവർക്ക് നേരിടുവാൻ കഴിവില്ലാത്ത സൈന്യ ങ്ങളുമായി വരുന്നതാണ്, മാരായിക്കൊണ്ട് - നിന്ദ്യന്മാരായ നിലയിൽ - അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെ യ്യും. (36) അങ്ങനെ അവൻ വന്നപ്പോൾ സുലൈമാന്റെ അടുക്കൽ അദ്ദേഹം പറഞ്ഞു നിങ്ങൾ എനിക്ക് സഹായം നൽകുകയാണോ ധനംകൊണ്ട് എന്നാൽ അല്ലാഹു എനിക്ക് നൽകിയിട്ടുള്ളത് ഉത്തമമാകുന്നു, നല്ലതാണ് നിങ്ങൾക്കവൻ നൽകിയതിനെക്കൾ പക്ഷേ, എങ്കിലും നിങ്ങൾ നിങ്ങളുടെ സമ്മാനം കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നു. (37) നീ മടങ്ങിപ്പോകുക അവരുടെ അടുക്കലേക്ക് എന്നാൽ തീർച്ചയായും നാമവരുടെ അടുക്കൽ വരും സൈന്യങ്ങളുമായി നേരിടുവാൻ കഴിവില്ലാത്ത അവർക്ക് തീർച്ചയായും പുറത്താക്കുകയും ചെയ്യും അവിടെനിന്ന് നിന്ദ്യൻമാരായി അവർ കുറേ ധനം തന്നു തൃപ്തിപ്പെടുത്തി എന്നെ പാട്ടിലാക്കാമെന്ന് കരുതേണ്ട, നിങ്ങളെക്കാൾ എത്രയോ ഉന്നതമായ നിലയിൽ യശും സമ്പത്തുമെല്ലാം അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്. നിങ്ങളുടെ സമ്മാനങ്ങൾകൊണ്ട് നിങ്ങൾക്ക് സന്തോഷിക്കാമെങ്കിലും എനിക്കതിന് ആവശ്യമില്ല എന്നൊക്കെയാണ് ആദ്യത്തെ വചനത്തിൽ സുലൈമാൻ നബി(അ) പറഞ്ഞതിന്റെ സാരം. സമ്മാനം കൊണ്ടുവന്ന ദൗത്യസംഘത്തിൽ നിന്നും, അവരുടെ കൈവശം റാണി സ്വഭാവികമായും ഏൽപിച്ചയച്ചിരിക്കാനിടയുള്ള ദൗത്യങ്ങളിൽ നിന്നും അദ്ദേഹം ചില വസ്തുതകൾ മനിലാക്കിയിരിക്കുമല്ലോ. കൂടാതെ 33-ാം വചനത്തിൽ നാം പ്രാബല്യവും ശക്തിമത്തായ സമരവീര്യവും ഉള്ളവരാണെന്ന് റാണിയുടെ ഉപദേശകസമിതി അഭിമാനപൂർവ്വം റാണിയോട് പ്രസ്താവിച്ചതും, വേണ്ടിവന്നാൽ ഒരു യുദ്ധത്തിന് തങ്ങൾ ഒരുക്കമാണെന്ന് സൂചിപ്പിച്ചതും സുലൈമാൻ (അ)ഇതിനകം അറിഞ്ഞിരിക്കുകയും ചെയ്തിരിക്കും. കത്ത് കൊടുത്തയച്ചപ്പോൾ, കത്ത് കൊണ്ടുപോയി അവൾക്ക് ഇട്ടുകൊടുത്തശേഷം അവരിൽ നിന്ന് മാറി നിന്നു അവരുടെ മറുപടി എന്താണെന്ന് നോക്കിവരാൻ അദ്ദേഹം മരക്കൊത്തിയെ ഏൽപിച്ചതും സ്മരണീയമാണ്. ചുരുക്കത്തിൽ, തൗഹീദിന്റെ രാഷ്ട്രമായ അദ്ദേഹത്തിന്റെ സാമ്രാജ്യത്തോട് ശിർക്കിന്റെ സാമ്രാജ്യമായ രാഷ്ട്രം ഒരു സമരത്തിന് പുറപ്പെടുവാൻ ഭാവമുണ്ടെന്ന് അദ്ദേഹം കണ്ടു. ആ ഭാവം മുളയിൽതന്നെ അദ്ദേഹം നുള്ളിക്കളയുന്നതാണ് 37-ാം വചനത്തിൽ കാണുന്നത്. അങ്ങിനെ, ദൗത്യസംഘം തിരിച്ചുപോയി. ബിൽക്വീസും സൈന്യവും മുസ്ലിംകളായിക്കൊണ്ട് തന്റെ അടുക്കൽ വരുമെന്ന് വഹ്യ്മൂലമോ മറ്റോ അദ്ദേഹത്തിന് മനിലായി.
27:38–40

قَالَ يَـٰٓأَيُّهَا ٱلۡمَلَؤُاْ أَيُّكُمۡ يَأۡتِينِي بِعَرۡشِهَا قَبۡلَ أَن يَأۡتُونِي مُسۡلِمِينَ

قَالَ عِفۡرِيتٞ مِّنَ ٱلۡجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن تَقُومَ مِن مَّقَامِكَۖ وَإِنِّي عَلَيۡهِ لَقَوِيٌّ أَمِينٞ

قَالَ ٱلَّذِي عِندَهُۥ عِلۡمٞ مِّنَ ٱلۡكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن يَرۡتَدَّ إِلَيۡكَ طَرۡفُكَۚ فَلَمَّا رَءَاهُ مُسۡتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضۡلِ رَبِّي لِيَبۡلُوَنِيٓ ءَأَشۡكُرُ أَمۡ أَكۡفُرُۖ وَمَن شَكَرَ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيّٞ كَرِيمٞ

(38) അദ്ദേഹം (തന്റെ ആളുകളോട്)പറഞ്ഞു: ഹേ, പ്രധാ നികളേ! നിങ്ങളിൽ ഏതൊരു വനാണ്, അവർ എന്റെ അടുക്കൽ മുസ്ലിംകളായി വരുന്നതിന് മുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരിക? (39) ജിന്നുകളിൽപെട്ട ഒരു ഇഫ്രീത്ത് (മല്ലൻ) പറഞ്ഞു: അങ്ങയുടെ (ഈ) സ്ഥാനത്ത് നിന്നും അങ്ങുന്ന് എഴുന്നേൽക്കുന്നതിനു മുമ്പായി ഞാൻ അത് അങ്ങേക്ക് കൊണ്ടുവന്നുതരാം. നിശ്ചയമായും, ഞാൻ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്. (40) തന്റെ പക്കൽ വേദഗ്രമ്ല ത്തിൽ നിന്ന് ഒരു ജ്ഞാനം ഉണ്ടായിരുന്നവൻ പറഞ്ഞു: താങ്ക ളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചു വരും മുമ്പായി ഞാനത് താങ്കൾക്ക് കൊണ്ടുവന്നു തരാം. അങ്ങനെ, അത് ധ സിംഹാ സനം പ തന്റെ അടുക്കൽ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് എന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തിൽപെട്ടതാണ് ; ഞാൻ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവൻ പരീക്ഷിക്കുവാൻ വേണ്ടിയാണ് (ഇത്). ആരെങ്കിലും നന്ദി കാണിക്കു ന്നപക്ഷം, അവൻ തനിക്ക് തന്നെ വേണ്ടിയാണ് നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നു വെങ്കിലോ, എന്നാൽ നിശ്ചയമായും, എന്റെ രക്ഷിതാവ് അനാശ്രയനാണ്; ഉൽകൃഷ്ടനുമാണ്. (38) അദ്ദേഹംപറഞ്ഞു ഹേ പ്രധാനികളേ നിങ്ങളിൽ ഏതാളാണ്, ആരാണ് എനിക്ക് കൊണ്ടുവന്നുതരുക അവളുടെ സിംഹസാനത്തെ അവർ എന്റെ അടുക്കൽ വരുംമുമ്പ് മുസ്ലിംകളായി, അനുസരണമുള്ളവരായി. (39) ഒരു മല്ലൻ(ഭൂതത്താൻ) പറഞ്ഞു ജിന്നുകളിൽപെട്ട താങ്കൾക്ക് ഞാൻ വരാം അതും കൊണ്ട് താങ്കൾ എഴുന്നേൽക്കും മുമ്പ് താങ്കളുടെ സ്ഥാനത്തുനിന്നും നിശ്ചയമായും ഞാൻ അതിനു, അതിന്മേൽ ശക്തൻ(കഴിവുള്ളവൻ)തന്നെ വിശ്വസ്തനായ, വിശ്വസ്തുമാണ് (40) യാതൊരുവൻ പറഞ്ഞു തന്റെ പക്കലുണ്ട് ഒരു അറിവ് വേദഗ്രമ്ലത്തിൽ നിന്ന്, ഗ്രമ്ലത്തിൽ നിന്ന് ഞാൻ താങ്കൾക്ക് കൊണ്ടുവരാം അതിനെ മടങ്ങിവരും മുമ്പ്, തിരിച്ചുവരുംമുമ്പ് താങ്കളിലേക്ക് താങ്കളുടെ ദൃഷ്ടി, കണ്ണ് അങ്ങിനെ അതിനെ അദ്ദേഹം കണ്ടപ്പോൾ സ്ഥിതി ചെയ്യുന്നതായി തന്റെ അടുക്കൽ അദ്ദേഹം പറഞ്ഞു എന്റെ റ∫ിന്റെ എന്നെ പരീക്ഷണം ചെയ്യാൻവേണ്ടി ഞാൻ നന്ദികാണിക്കുമോ അഥവാ, അതല്ലെങ്കിൽ ഞാൻ നന്ദികേട് കാണിക്കുമോ(എന്ന്) വല്ലവനും നന്ദികാണിച്ചാൽ എന്നാൽ നിശ്ചയമായും അവൻ നന്ദി കാണിക്കുന്നു തനിക്ക് വേണ്ടിതന്നെ വല്ലവനും നന്ദികേട് കാണിച്ചാൽ എന്നാൽ നിശ്ചയമായും എന്റെ റ∫് അനാശ്രയനാണ്, ധന്യനാണ് മാന്യനാണ്, ഉൽകൃഷ്ടനാണ്. ദുഃാമർത്ഥ്യക്കാരൻ, പോക്കിരി, ഊക്കൻ, മല്ലൻ, ദുഷ്ടൻ എന്നിങ്ങിനെ അർത്ഥങ്ങൾ വരാവുന്ന ഒരു വാക്കാണ് (ഇഫ്രീത്ത്). മനുഷ്യർക്ക് കഴിയാത്ത പല കാര്യങ്ങൾക്കും കഴിവുള്ളവരാണല്ലോ ജിന്നുവർഗം . ജിന്നുകളുടെ കൂട്ടത്തിൽ തന്നെ കൂടുതൽ ശക്തിയും , സാമർത്ഥ്യവുമുള്ള ഒരു മല്ലൻ-അഥവാ ഭൂതത്താൻ-എന്നത്രെ ഇവിടെ ഉദ്ദേശ്യം. അങ്ങയുടെ സ്ഥാനത്ത് നിന്ന് എഴുന്നേൽക്കും മുമ്പ് എന്ന് പറഞ്ഞതിന്റെ താൽപര്യം, അങ്ങുന്ന് പതിവ് പ്രകാരം രാജസഭയിൽ നിന്ന് പിരിഞ്ഞുപോകാറുള്ള സമയത്തിന് മുമ്പ് എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഇത്രയും വേഗത്തിൽ ആ സിംഹാസനം ഇവിടെ എത്തിക്കുവാൻ വേണ്ടുന്ന കഴിവുണ്ടെന്ന് മാത്രമല്ല, അതിൽ യാതൊരു ക്രമകേടും വഞ്ചനയും കൂടാതെ, തികച്ചും വിശ്വസ്തമായ നിലയിൽ അത് നിർവ്വഹിക്കുകയും ചെയ്തുകൊള്ളാമെന്നും അയാൾ സുലൈമാൻ നബി(അ)യെ ഉണർത്തി. പക്ഷേ, അതിനെക്കൾ വേഗത്തിൽ സിംഹാസനം തന്റെ മുമ്പിൽ എത്തിക്കാണണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് ഞാൻ നിർവ്വഹിച്ചുകൊള്ളാമെന്ന് രണ്ടാമതൊരാൾ ഏറ്റു പറയുന്നു. ഈ രണ്ടാമൻ ആരാണെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. തന്റെ പക്കൽ വേദഗ്രമ്ലത്തിൽ നിന്ന് അഥവാ കിതാബിൽ നിന്ന് - ഒരു ജ്ഞാനം ഉണ്ടായിരുന്ന ആൾ എന്നാണ് ഇദ്ദേഹത്തെ അല്ലാഹു വിശേഷിച്ചിരിക്കുന്നത്. കിതാബ് എന്ന് പറഞ്ഞത് ഏതിനെ ഉദ്ദേശിച്ചാണ് ? അതിൽ നിന്നും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ആ ജ്ഞാനം എന്തായിരുന്നു ? എന്നൊന്നും ഇവിടെ പറയുന്നില്ല. കിതാബ് കൊണ്ടുദ്ദേശ്യം പൊതുവിലുള്ള ദൈവിക വേദഗ്രമ്ലങ്ങൾ എന്നാണെന്നും, സുലൈമാൻ നബി(അ)ക്ക് പ്രത്യേകം നൽകപ്പെട്ടിരുന്ന ദൈവിക ഗ്രമ്ലമാണെന്നും പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ജ്ഞാനംകൊണ്ടുദ്ദേശ്യം, അതിവേഗത്തിൽ സിംഹാസനം കൊണ്ടുവരാൻ കഴിയത്തക്കവണ്ണമുള്ള ഒരാത്മീയകശക്തി സിദ്ധിക്കുവാനുപകരിക്കുന്ന ഏതെങ്കിലും വിജ്ഞാനമായിരിക്കാം അത്. ഒന്നും തീർത്തുപറയുവാൻ നമുക്ക് തെളിവുകളില്ല. അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ നിശ്ചയമായും ഉത്തരം കിട്ടുന്ന അവന്റെ അതിമഹത്തായ ചില തിരുനാമങ്ങൾ ( ) അവന്നുണ്ടെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. അതാണ് ഇവിടെ ഈ പ്രത്യേകജ്ഞാനംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നു. വാസ്തവം അല്ലാഹുവിനറിയാം. താങ്കളുടെ ദൃഷ്ടി താങ്കൾക്ക് തിരിച്ചു വരുംമുമ്പായി ഞാൻ കൊണ്ടുവരാം എന്നാണല്ലോ ഇദ്ദേഹം പറഞ്ഞത്. ഈ വാക്കിന്റെ താല്പര്യം, താങ്കൾ കണ്ണുചിമ്മി മിഴിക്കുന്നതിനിടക്ക് കൊണ്ടുവരാമെന്നാണെന്നും, താങ്കൾ ഏതെങ്കിലും ഒരു വസ്തുവിലേക്ക് ദൃഷ്ടിപതിച്ചശേഷം, അതിൽ നിന്ന് കണ്ണെടുക്കുമ്പോഴെക്കും - അഥവാ തുറന്ന ഇങ്ങിനെ ഒന്നിലധികം പ്രകാരത്തിൽ ഇൗ വാക്കിനും അർത്ഥം നൽകപ്പെട്ടിരിക്കുന്നു. ഏതർത്ഥമായിരുന്നാലും, ഒട്ടും താമസംകൂടാതെ - തൽക്ഷണം തന്നെ - കൊണ്ടുവരാമെന്നാണ് അതുകൊണ്ട് വിവക്ഷ. ഇത് പറഞ്ഞ വ്യക്തി ഒരു പക്ഷേ, ആദ്യം മുമ്പോട്ട് വന്ന ഇഫ്രീത്തിനെക്കാൾ യോഗ്യനായ ഒരു ജിന്നോ മറ്റോ ആയിരിക്കാനിടയുണ്ട്. ഒരു മലക്കായിരുന്നുവെന്നും ജിബ്രീൽ (അ) എന്ന മലക്കായിരുന്നുവെന്നും, സുലൈമാൻ നബി(അ)യുടെ ഒരു മന്ത്രിയായിരുന്നുവെന്നും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇൗ വക്താവ് സുലൈമാൻ നബി(അ)തന്നെയായിരുന്നുവെന്നും, അദ്ദേഹം ആദ്യം പറഞ്ഞ ഇഫ്രീത്തിനോട് അങ്ങോട്ട് പറഞ്ഞ വാക്കാണിതെന്നുമത്രെ ഇമാം റാസീ(റ)മുതലായ ചിലരുടെ ബലമായ അഭിപ്രായം. ( ) ഒരു രാജാവും പ്രവാചകവര്യനുംകൂടിയായ അദ്ദേഹത്തിന് മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ചില ജ്ഞാനങ്ങൾ വേദഗ്രമ്ലത്തിൽ നിന്ന് ലഭിച്ചിരിക്കുന്നതിൽ അഗ്ഗുതപ്പെടുവാനില്ല. എങ്കിലും, അദ്ദേഹത്തിന്റെ കൈക്ക് വെളിപ്പെട്ട ചില അസാധാരണ സംഭവങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇൗ സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ പേർവ്യക്തമായോ, സൂചനയായോ - പ്രസ്താവിക്കാതിരിക്കാനും, വേദഗ്രമ്ലത്തിൽ നിന്നും ഒരു ജ്ഞാനമുണ്ടായിരുന്ന ആൾ എന്നിങ്ങിനെ അവ്യക്തമായ രൂപത്തിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുവാനും കാരണം കാണുന്നില്ല ( ) എത്ര സമയംകൊണ്ടാണ്, ഏത് വിധേനയാണ് സിംഹാസനം കൊണ്ടുവരപ്പെട്ടതെന്ന് സ്പഷ്ടമാക്കിയിട്ടില്ല. എങ്കിലും കണ്ണടച്ചു മിഴിക്കുമ്പോഴേക്ക്-അഥവാ തുറന്ന കണ്ണ് അടക്കുമ്പോഴേക്ക്തന്നെ അത് എത്തിക്കഴിഞ്ഞുവെന്നാണ് അങ്ങനെ അതു തന്റെ അടുക്കൽ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ എന്ന വാചകത്തിൽ നിന്ന് വ്യക്തമാകുന്നത്. അല്ലാഹു സുലൈമാൻ നബി(അ)ക്ക് ചെയ്തുകൊടുത്തിട്ടുള്ള പ്രത്യേകാനുഗ്രഹങ്ങളിൽപെട്ട ഒന്നാണ് ഇൗ സംഭവമെന്ന് അദ്ദേഹം തുടർന്നു പ്രസ്താവിക്കുന്നു. മാത്രമല്ല, അതിൽ അദ്ദേഹത്തിന്റെ കൃതജ്ഞതയും, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് മനുഷ്യൻ നന്ദിയുള്ളവനായിരിക്കേണ്ടതിന്റെ ആവശ്യകതയും, നന്ദികേട് കാണിക്കുന്നതിന്റെ കെടുതിയും ആ പ്രസ്താവനയിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഭവം വിവരിക്കുന്നത് അല്ലാഹു. വിവരണമാകട്ടെ, വ്യക്തമായ ഭാഷയിലും, സംഭവ മാണെങ്കിൽ, അനിതര സാധാരണമായ അനേകം അനുഗ്രഹങ്ങളും, കഴിവുകളും നൽകപ്പെട്ട പ്രവാചകവര്യനും, മഹാരാജാവുമായ സുലൈമാൻനബി(അ) യെ സംബന്ധിക്കുന്നതും. ഒരു ചരിത്രവിവരണമെന്ന നിലക്കല്ല - കേവലം ഒറ്റപ്പെട്ട പ്രധാന സംഭവങ്ങളെന്നനിലക്കും അല്ലാഹുവിന്റെ ശക്തിമാഹാത്മ്യത്തിന്റെ ദൃഷ്ടാന്ത മെന്നനിലക്കുമാണ് - അത് ഉദ്ധരിക്കുന്നതും. എന്നിരിക്കെ, വിശ്വസിക്കുന്ന ഏതൊരാൾക്കും അതിന്റെ വ്യക്തമായ പ്രസ്താവനകളെ അന്യഥാ വ്യാഖ്യാനിക്കുവാൻ പാടുള്ളതല്ലതന്നെ. വാചകങ്ങളെ അവയുടെ പാട്ടിന് വിട്ടാൽ ഗ്രാഹ്യമാകുന്നതെന്തോ അതപ്പടി സ്വീകരിക്കുക, ഇതാണ് ഓരോരുത്തന്റെയും കടമ. (
27:41

قَالَ نَكِّرُواْ لَهَا عَرۡشَهَا نَنظُرۡ أَتَهۡتَدِيٓ أَمۡ تَكُونُ مِنَ ٱلَّذِينَ لَا يَهۡتَدُونَ

(41) അദ്ദേഹം പറഞ്ഞു: ന്ധ നിങ്ങൾ അവൾക്ക് അവളുടെ സിംഹാസനം (രൂപ)മാറ്റം വരുത്തുവിൻ; അവൾ (യഥാർത്ഥം മനിലാക്കി) നേർ മാർഗം പ്രാപിക്കുമോ, അഥവാ (മനിലാകാതെ) നേർമാർഗം പ്രാപിക്കാ ത്തവരിൽ പെട്ടവളായിത്തീരുമോ എന്ന് നമുക്കുനോക്കാം ത്സ . (41) അദ്ദേഹം പറഞ്ഞു നിങ്ങൾ മാറ്റം വരുത്തുവിൻ, അപരിചിതമാക്കുവിൻ അവൾക്ക് അവളുടെ സിംഹാസനം നമുക്ക് നോക്കാം, നാം നോക്കുക അവൾ നേർമാർഗം പ്രാപിക്കുമോ (യഥാർത്ഥംകണ്ടെത്തുമോ) അതല്ല (അഥവാ) അവൾ ആയിത്തീരുമോ യാതൊരുകൂട്ടരിൽ പെട്ട(വൾ) നേർമാർഗം പ്രാപിക്കാത്ത(യഥാർത്ഥം കണ്ടെത്താത്ത) ബിൽക്വീസ് രാജ്ഞി തന്റെ അടുക്കൽ വരുമ്പോൾ, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും, അല്ലാഹു തനിക്ക് നൽകിയിട്ടുള്ള പ്രവാചകത്വം തുടങ്ങിയ വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധതിരിക്കണമെന്നും സുലൈമാൻ നബി(അ) ഉദ്ദേശിച്ചു. അതിനായി, അവൾക്ക് വേഗത്തിൽ തിരിച്ചറിയാതിരിക്കത്തക്കവണ്ണം സിംഹാസനത്തിന്റെ ബാഹ്യരൂപത്തിൽ ചില മാറ്റങ്ങൾ വരുത്തുവാൻ അദ്ദേഹം തന്റെ സേവകൻമാരോടാവശ്യപ്പെട്ടു. ഒരു പക്ഷേ, സ്വാഭാവികമായും ആ സിംഹാസനത്തിൽ ഉണ്ടായേക്കാവുന്ന അനിസ്ലാമിക കലാവൈഭവത്തിന്റെ പ്രതീകങ്ങളായ വശങ്ങളിൽ മാറ്റം വരുത്തുകയായിരിക്കും ചെയ്തിരിക്കുക
27:42

فَلَمَّا جَآءَتۡ قِيلَ أَهَٰكَذَا عَرۡشُكِۖ قَالَتۡ كَأَنَّهُۥ هُوَۚ وَأُوتِينَا ٱلۡعِلۡمَ مِن قَبۡلِهَا وَكُنَّا مُسۡلِمِينَ

(42) എന്നിട്ട് അവൾ വന്നപ്പോൾ (അവളോട്) ചോദിക്കപ്പെട്ടു: നിങ്ങളുടെ സിംഹാസനം ഇത് പോ ലെയാണോ? അവൾ പറഞ്ഞു: ഇത് തന്നെ യാണെന്ന് തോന്നുന്നു. ഇതിന് ധ ഈ സംഭവത്തിന് പ മുമ്പ് തന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടി രിക്കുന്നു. ഞങ്ങൾ മുസ്ലിം കളാകുകയും ചെയ്തിരിക്കുന്നു. (42) എന്നിട്ട് അവൾ വന്നപ്പോൾ പറയപ്പെട്ടു ഇപ്രകാരമാണോ നിന്റ (നിങ്ങളുടെ)സിംഹാസനം അവൾ പറഞ്ഞു ഇതാണെന്ന പോലെയുണ്ട്, ഇതാണെന്ന് തോന്നുന്നു അത് ഞങ്ങൾക്ക് നൽകപ്പെടുകയും ഇതിനു മുമ്പ് തന്നെ ഞങ്ങളാകുകയും ചെയ്തിരിക്കുന്നു മുസ്ലിംകൾ, അനുസരണമുള്ളവർ താൻ യമനിൽ തന്റെ കോട്ടക്കകത്ത് സൂക്ഷിച്ചിട്ടുള്ള അതേ സിംഹാസനംതന്നെയാണിതെന് ന് അവൾക്ക് ബോദ്ധ്യമായി. എങ്കിലും, ഒരു പക്ഷേ, ഏതാണ്ട് അതേ രൂപത്തിലുള്ള മറ്റൊന്നും ആവാൻ സാധ്യതയുണ്ടല്ലോ. ആകയാൽ, ഇത് അത് തന്നെ ( ൾീഴ ) എന്ന് പറയാതെ, ഇത് അത് തന്നെയാണെന്ന് തോന്നുന്നു ( )എന്നുത്തരം പറഞ്ഞു. മാത്രമല്ല, അല്ലാഹുവിന്റെ അപാരമായ ശക്തി, സുലൈമാൻ നബി(അ)യുടെ പ്രവാചകത്വം, അദ്ദേഹത്തിന് അല്ലാഹു കൊടുത്തനുഗ്രഹിച്ചിട്ടുള്ള വമ്പിച്ച അനുഗ്രഹങ്ങൾ, അദ്ദേഹത്തിന്റെ ശക്തിപ്രതാപം എന്നിങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഇവിടെ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മനിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഞങ്ങൾ ഞങ്ങളുടെ ബഹുദൈവ വിശ്വാസം ഉപേക്ഷിച്ചു മുസ്ലിംകളായിക്കഴിഞ്ഞിട്ടുണ്ടെന്നും, അറിയിക്കുകയും ചെയ്തു. (മുസ്ലിംകൾ എന്ന പ്രയോഗത്തെപ്പറ്റി ഇതിന് മുമ്പ് നാം സംസാരിച്ചു. കൂടുതൽ വിവരം 44-ാം വചനത്തിന്റെ വിവരണത്തിലും കാണാം) സുലൈമാൻ നബി(അ)യുടെ കത്തിൽ നിന്നും, സമ്മാനവുമായി അയക്കപ്പെട്ട ദൗത്യസംഘത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളിൽ നിന്നും ഏറെക്കുറെ സ്ഥിതിഗതികൾ അവൾക്ക് മുമ്പേ മനിലാക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ പരീക്ഷണത്തിൽ നിന്ന് രാജ്ഞി ബുദ്ധിമതിയും, സദ്വിചാരക്കാരിയുമാണെന്നും വ്യക്തമായി. എന്നാൽ, അവൾ ഇതേവരെ സത്യമാർഗം സ്വീകരിക്കാതെ കഴിഞ്ഞുകൂടുവാനുള്ള കാരണം എന്തായിരുന്നു ? ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നു:
27:43

وَصَدَّهَا مَا كَانَت تَّعۡبُدُ مِن دُونِ ٱللَّهِۖ إِنَّهَا كَانَتۡ مِن قَوۡمٖ كَٰفِرِينَ

(43) അവൾ അല്ലാഹുവിനു പുറമെ (സൂര്യൻ മുതലായവയെ) ആരാധിച്ചുവന്നിരുന്നത് അവളെ തട ഞ്ഞു ക ള ഞ്ഞ താ ണ് ; (കാരണം) നിശ്ചയമായും അവൾ അവിശ്വാസികളായ ഒരു ജനതയിൽ പെട്ടവളായിരുന്നു. (43) അവളെ തടഞ്ഞുകളഞ്ഞു അവൾ ആരാധിച്ചുവന്നിരുന്നത് അല്ലാഹുവിനെ കൂടാതെ (പുറമെ) നിശ്ചയമായും അവളായിരുന്നു ഒരു ജനതയിൽപെട്ട(വൾ) അവിശ്വാസികളായ ബിൽക്വീസിനെ സ്വീകരിക്കുവാൻ സ്ഫടികംകൊണ്ടുള്ള ഒരു കൊട്ടാരം സുലൈമാൻ നബി(അ)തയ്യാറാക്കിയിരുന്നു. അതിന്റെ അടിഭാഗത്ത് വെള്ളം നിറച്ചു അതിൽ മത്സ്യങ്ങളും മറ്റും അടക്കം ചെയ്തു മീതെ സ്ഫടികം കൊണ്ട് വിതാനം ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
27:44

قِيلَ لَهَا ٱدۡخُلِي ٱلصَّرۡحَۖ فَلَمَّا رَأَتۡهُ حَسِبَتۡهُ لُجَّةٗ وَكَشَفَتۡ عَن سَاقَيۡهَاۚ قَالَ إِنَّهُۥ صَرۡحٞ مُّمَرَّدٞ مِّن قَوَارِيرَۗ قَالَتۡ رَبِّ إِنِّي ظَلَمۡتُ نَفۡسِي وَأَسۡلَمۡتُ مَعَ سُلَيۡمَٰنَ لِلَّهِ رَبِّ ٱلۡعَٰلَمِينَ

(44) കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയ പ്പെട്ടു. എന്നിട്ട് അവളത് കണ്ടപ്പോൾ അതൊരു ജലാശയമാണെന്ന് അവൾ കണക്കാക്കുകയും, അവളുടെ ഇരു കണങ്കാലുകളിൽ നിന്നും (വസ്ത്രം പൊക്കി) നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഇത് പളുങ്കു കളാൽ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ. അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ! ഞാൻ എന്റെ ആത്മാവിനോട് (എന്നോട് തന്നെ) അക്രമം പ്രവർത്തി ച്ചിരിക്കുന്നു. (ഇതാ ഇപ്പോൾ) സുലൈമാ നോടൊപ്പം ലോക രക്ഷിതാവായ അല്ലാഹുവിന് ഞാൻ കീഴ്പ്പെടുകയും ധ മുസ്ലിമാ വുകയും പ ചെയ്തി രിക്കു ന്നു. (44) അവളോട് പറയപ്പെട്ടു നീ പ്രവേശിക്കുക, കടക്കുക കൊട്ടാരത്തിൽ അവൾ അത് കണ്ടപ്പോൾ അവളതിനെ കണക്കാക്കി, ധരിച്ചു ഒരു ജലാശയമാണെന്ന് അവൾ നീക്കുകയും (വെളിവാക്കുകയും)ചെയ്തു അവളുടെ കണങ്കാലുകളിൽ നിന്ന് അദ്ദേഹം പറഞ്ഞു നിശ്ചയമായും, അത് ഒരു കൊട്ടാരമാകുന്നു മിനു മായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട പളുങ്കുകളാൽ, സ്ഫടികങ്ങളാൽ അവൾപറഞ്ഞു എന്റെ റേ∫, രക്ഷിതാവേ നിശ്ചയമായും ഞാൻ അക്രമം പ്രവർത്തിച്ചിരിക്കുന്നു എന്റെ ആത്മാവിനോട്, എന്നോട് തന്നെ ഞാൻ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു സുലൈമാനോടൊപ്പം അല്ലാഹുവിന് ലോകരക്ഷിതാവായ മുമ്പ് തന്നെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഞങ്ങൾ മുസ്ലിംകളായിട്ടുണ്ടെന്നും ബിൽക്വീസ് സന്ദർഭവശാൽ ആദ്യമേ (42-ാം വചനത്തിൽ) പ്രസ്താവിച്ചിരുന്നുവല്ലോ. അത് അവൾ സുലൈമാൻ നബി(അ)യുടെ അടുക്കൽ എത്തിയ ഉടനെയായിരുന്നു. സ്വീകരണം കഴിഞ്ഞു അതിഥിയുടെ ഔദ്യോഗിക വാസസ്ഥലത്ത്-അവൾക്കായി തയ്യാറാക്കപ്പെട്ട പളുങ്കുകൊട്ടാരത്തിൽ - പ്രവേശിച്ച ശേഷമുള്ള പ്രഖ്യാപനമാണ് ഈ ആയത്തിന്റെ അവസാനത്തിൽ കാണുന്നത്. താൻ ഇതിന് മുമ്പ് ശിർക്കിന്റെ മതം അനുഷ്ഠിച്ചു വന്നത് നിമിത്തം തന്നോട് തന്നെ അക്രമം പ്രവർത്തിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് തനിക്ക് ബോധ്യമാണ്. ഇപ്പോൾ ആ മതം വിട്ടേച്ചു സുലൈമാൻ(അ) ഏതൊരു മതത്തിലേക്ക് തൗഹീദിന്റെ മതംസ്വീകരിച്ചു മുസ്ലിമായിക്കഴിഞ്ഞിട്ടുണ്ട്, എന്നൊക്കെയത്രെ ഈ പ്രഖ്യാപനത്തിൽ ബിൽക്വീസ് ചൂണ്ടിക്കാട്ടുന്നത്. (അസ്ലംതു) എന്ന വാക്കിന് ഞാൻ അനുസരിച്ചു, ഞാൻ കീഴൊതുങ്ങി എന്നിങ്ങിനെയാണ് വാക്കർത്ഥം. അല്ലാഹുവിന് കീഴൊതുങ്ങി എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നുവെങ്കിൽ ( എന്ന് കൂടി പറഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ) ആ വാക്കിന്റെ ഉദ്ദേശ്യം, സുലൈമാൻ നബി(അ)ക്ക് കീഴൊതുങ്ങി എന്നും ആകാമായിരുന്നു. അല്ലാഹുവിന് എന്ന് വ്യക്തമാക്കിയത് കൊണ്ട് ഞാൻ മുസ്ലിമായി-അഥവാ അല്ലാഹുവിന്റെ കല്പനകൾക്ക് കീഴൊതുങ്ങി - എന്ന് മാത്രമേ അതിന് വിവക്ഷ നൽകാവൂ. എന്നാൽ, ഇസ്ലാമിനെ അംഗീകരിക്കുന്നതോടൊപ്പം തന്നെ സുലൈമാൻ നബി (അ)യുടെ പ്രവാചകത്വത്തിൽ (നുബുവ്വത്തിൽ) വിശ്വസിക്കലും, അദ്ദേഹത്തിന്റെ ദിവ്യദൗത്യത്തെ(രിസാലത്തിനെ)അനുസരിക്കലും, അദ്ദേഹത്തിന്റെ ഭരണകൂടത്തിന് കീഴൊതുങ്ങലും സ്വാഭാവികമായി ഉണ്ടായിത്തീരുന്നു. (മുസ്ലിം) എന്ന പദം ഇതേ ക്രിയയിൽ നിന്നുള്ള കർത്തൃനാമം ( ) ആകുന്നു. അതുകൊണ്ടാണ് 38,42 എന്നീ വചനങ്ങളിലെ മുസ്ലിംകൾ എന്ന വാക്കിനും ഇതേ വിവക്ഷ നൽകേണ്ടതാണെന്ന് നാം അവിടെ പ്രസ്താവിച്ചത്. പിന്നീട് തുടർന്നുണ്ടായ സംഭവങ്ങൾ എന്തൊക്കെയാണ്, ബിൽക്വീസ് സ്വരാജ്യത്തേക്ക് തിരിച്ചുപോയി രാജ്യഭരണം തുടർന്നു നടത്തിയോ, അല്ലെങ്കിൽ സുലൈമാൻ നബി(അ)യോ മറ്റോ അവളെ വിവാഹം കഴിച്ചിരുന്നുവോ, എന്നൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അതിന് വിശ്വസനീയമായ ചരിത്രം കാണപ്പെടുന്നുമില്ല. ബൈബ്ളിൽ ബിൽക്വീസിന്റെ സംഭവത്തെക്കുറിച്ച് പറഞ്ഞുകാണുന്നതിന്റെ രത്നച്ചുരുക്കം ഇപ്രകാരമാണ് : ശേബാരാജ്ഞി രാജ്ഞി)യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്നുള്ള (സുലൈമാൻ നബിക്കുള്ള) കീർത്തി കേട്ടിട്ട് പരീക്ഷിക്കേണ്ടതിനായി വന്നു. മഹത്തായ പരിവാരത്തോടും, സുഗന്ധവർഗവും, പൊന്നും, രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടി യരൂശലേമിൽ(ബൈത്തുൽ മുക്വദ്ദസിൽ) വന്നു. തന്റെ മനോരഥമൊക്കെയും അവനോട് പ്രസ്താവിച്ചു. സകല ചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. അവന്റെ ജ്ഞാനം, അരമന, ഭക്ഷണം, ഭൃത്യൻമാർ, അവരുടെ ഉടുപ്പ്, പാനപാത്രവാഹകൻമാർ, യഹോവയുടെ ആലയത്തിലേക്കുള്ള എഴുന്നള്ളത്ത് എന്നിവ കണ്ടിട്ട് അവൾ അമ്പരന്നു. അവൾ പറഞ്ഞു : ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യം തന്നെ. ഞാൻ വന്നു കാണുന്നതുവരെ അത് വിശ്വസിച്ചില്ല. പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. കേട്ട കീർത്തിയേക്കാൾ അധികമാണ് ഉള്ളത്. നിന്റെ ഭാര്യമാരും നിന്റെ ജ്ഞാനം കേൾക്കുന്ന ഭൃത്യന്മാരും ഭാഗ്യവാൻമാർ. നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവർസ്ലശലോമോൻ രാജാവ് സ്വമേധയാ ശേബാ രാജ്ഞിക്ക് രാജൌചിത്യംപോലെ കൊടുത്തത് കൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം കൊടുത്തു. അങ്ങനെ അവൾ ഭൃത്യൻമാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി. (1 രാജാക്കൾ 10 ൽ 1-13 നോക്കുക) വിഭാഗം - 4
27:45–47

وَلَقَدۡ أَرۡسَلۡنَآ إِلَىٰ ثَمُودَ أَخَاهُمۡ صَٰلِحًا أَنِ ٱعۡبُدُواْ ٱللَّهَ فَإِذَا هُمۡ فَرِيقَانِ يَخۡتَصِمُونَ

قَالَ يَٰقَوۡمِ لِمَ تَسۡتَعۡجِلُونَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِۖ لَوۡلَا تَسۡتَغۡفِرُونَ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ

قَالُواْ ٱطَّيَّرۡنَا بِكَ وَبِمَن مَّعَكَۚ قَالَ طَـٰٓئِرُكُمۡ عِندَ ٱللَّهِۖ بَلۡ أَنتُمۡ قَوۡمٞ تُفۡتَنُونَ

(45) ഥമൂദ് (ഗോത്രത്തി)ന്റെ അടുക്കലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ നാം അയക്കുകയു ണ്ടായി; നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ എന്ന് (പറഞ്ഞു കൊണ്ട്) അപ്പോഴതാ, അവർ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ട് കക്ഷികളാകുന്നു! (46) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്? അല്ലാഹുവിനോട് നിങ്ങൾക്ക് മാപ്പിന്നപേക്ഷിച്ചുകൂടേ? നിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കുമല്ലോ! (47) അവർ പറഞ്ഞു: (സ്വാലി ഹേ) നിന്നെക്കൊണ്ടും നിന്റെ കൂടെയുള്ളവരെ (വിശ്വാസികളെ) ക്കൊണ്ടും ഞങ്ങൾ ശകുനപ്പിഴവി ലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹു വിങ്കലത്രെ. മാത്രമല്ല, നിങ്ങൾ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു. (45) നാം അയക്കുകയുണ്ടായി, തീർച്ചയായും അയച്ചു ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനെ സ്വാലിഹിനെ നിങ്ങൾ ആരാധിക്കുവിൻ എന്ന് അല്ലാഹുവിനെ അപ്പോഴതാ അവർ രണ്ടുകക്ഷികൾ, വിഭാഗങ്ങൾ കക്ഷി വഴക്കുകൂട്ടുന്ന, തർക്കിക്കുന്ന (46) അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ എന്തിന് നിങ്ങൾ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു തിന്മക്ക് നന്മയുടെ മുമ്പ് നിങ്ങൾ പാപമോചനം അല്ലാഹുവിനോട് നിങ്ങളായേക്കാം, നിങ്ങളാകുവാൻ വേണ്ടി കരുണ ചെയ്യപ്പെടുന്ന (വർ) (47) അവർപറഞ്ഞു ഞങ്ങൾ ശകുനപ്പിഴയിലായി, ഞങ്ങൾക്ക് ലക്ഷണക്കേട് ബാധിച്ചു നിന്നെക്കൊണ്ട് നിന്റെകൂടെ(ഒന്നിച്ച്)ഉള്ളവരെക്കൊണ്ടും അദ്ദേഹം പറഞ്ഞു നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ അല്ലാഹുവിങ്കലാണ് പക്ഷേ (അത്രയുമല്ല) നിങ്ങൾ ഒരു ജനതയാണ് പരീക്ഷണം ചെയ്യപ്പെടുന്ന സ്വാലിഹ് നബി(അ)യിൽ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ട് കക്ഷികൾ എന്ന് പറഞ്ഞത്. നിഷേധ വിഭാഗക്കാർ കടുത്ത അക്രമികളും, ധിക്കാര ബുദ്ധികളുമായിരുന്നുവെന്ന് പല സ്ഥലത്തും പ്രസ്താവിച്ചത് കാണാം. സ്വാലിഹ് നബി(അ)യും അവരും തമ്മിൽ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തിൽ ചിലതാണ് ഈ ആയത്തുകളിൽ കാണുന്നത്. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാർത്ഥിക്കുകയും ചെയ്യുന്ന പക്ഷം അവർക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപര നൻമകൾക്ക് വേണ്ടി പരിശ്രമിക്കുന്നതിന് പകരം, ന്ധ ഹേ സ്വാലിഹേ! നീ ദൈവദൂതൻമാരിൽ പെട്ടവനാണങ്കിൽ, ഞങ്ങളോട് നീ താക്കീത് ചെയ്യുന്ന ആ ശിക്ഷ കൊണ്ടുവാ! ത്സ ( ) എന്നും മറ്റും തിൻമക്ക് വേണ്ടി അവർ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അദ്ദേഹം ആക്ഷേപിക്കുകയാണ്. അവരുടെ മറുപടിയാകട്ടെ, സ്വാലിഹ് നബി(അ)യും, അദ്ദേഹത്തിൽ വിശ്വസിച്ചവരും നിമിത്തം തങ്ങൾക്ക് ശകുനപ്പിഴ ബാധിച്ചിരിക്കയാണെന്നും, നിലവിലുള്ള ക്ഷാമം, വരൾച്ച, കക്ഷിത്തം ആദിയായവക്കെല്ലാം കാരണം അതാണെന്നുമായിരുന്നു. വാസ്തവം നേരെമറിച്ചാണെന്നും, അവരുടെ ദുഷ്ചെയ്തികൾ കാരണമായി അവർ അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ, അവരുടെ ധിക്കാരം വർദ്ധിക്കുകയാണുണ്ടായത്:-
27:48–49

وَكَانَ فِي ٱلۡمَدِينَةِ تِسۡعَةُ رَهۡطٖ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ

قَالُواْ تَقَاسَمُواْ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهۡلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدۡنَا مَهۡلِكَ أَهۡلِهِۦ وَإِنَّا لَصَٰدِقُونَ

(48) (ആ) നഗരത്തിൽ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടാ യിരുന്നു; അവർ നാട്ടിൽ നൻമയു ണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയാ യിരുന്നു. (49) അവർ (തമ്മിൽ) പറഞ്ഞു : നിങ്ങൾ പരസ്പരം അല്ലാഹുവിൽ ശപഥം ചെയ്തു (ഇങ്ങിനെ) പറയ ണം: നിശ്ചയമായും, ഇവനെ (സ്വാലിഹിനെ) യും, ഇവന്റെ ആൾ രാക്കൊല നടത്തുന്നതാണ്, പിന്നീട് അവന്റെ അവകാശിയോട്: തന്റെ കുടും ബത്തിന്റെ നാശസംഭവത്തിങ്കൽ ഞങ്ങൾ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങൾ സത്യം പറയുന്നവർ തന്നെയാണ് എന്നും പറയുകയും ചെയ്യും. (48) ഉണ്ടായിരുന്നു നഗരത്തിൽ, രാജ്യത്തിൽ ഒരു സംഘത്തിലെ ഒമ്പതാളുകൾ(ഒമ്പതാളുള്ള ഒരു സംഘം) അവർ കുഴപ്പമുണ്ടാക്കുന്നു ഭൂമിയിൽ(നാട്ടിൽ) അവർ നൻമയുണ്ടാക്കുകയുമില്ല (നൻമയുണ്ടാക്കാതെ) (49) അവർ പറഞ്ഞു നിങ്ങൾ പരസ്പരം സത്യം ചെയ്തു പറയണം, ശപഥം ചെയ്യുവിൻ അല്ലാഹുവിൽ, അല്ലാഹുവിനെക്കൊണ്ട് നിശ്ചയമായും ഞങ്ങളവനെ രാക്കൊലചെയ്യും, രാത്രി ഏർപ്പാട് ചെയ്യും അവന്റെ ആൾക്കാരെയും, സ്വന്തക്കാരെയും പിന്നെ ഞങ്ങൾ പറയും അവന്റെ ബന്ധുവോട്(അവകാശിയോട്) ഞങ്ങൾ ഹാജറായിട്ടില്ല, കണ്ടിട്ടില്ല തന്റെ സ്വന്തക്കാരുടെ (കുടുംബത്തിന്റെ) നാശസംഭവത്തിൽ നിശ്ചയമായും ഞങ്ങൾ സത്യം പറയുന്നവർ തന്നെയാണ് ഥമൂദ് ഗോത്രത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവർ കുതികാൽവെട്ടി അറുത്തുകളയുകയുണ്ടായി. അതിനെത്തുടർന്ന് എനി അവർക്ക് മൂന്ന്ദിവസത്തെ അവധി മാത്രമേയുള്ളുവെന്ന് സ്വാലിഹ് (അ) അവർക്ക് അന്ത്യശാസനം നൽകിയിരുന്നു. ( 65 : ഛൾഴ ) ഈ അവസരത്തിലായിരുന്നു അദ്ദേഹത്തെയും കൂടെയുള്ള വിശ്വാസികളെയും രാക്കൊല നടത്തുവാൻ അവർ തമ്മിൽ ഗൂഢമായി പരിപാടിയിട്ടത്. അദ്ദേഹത്തിന്റെ എതിരാളികൾക്ക് നേതൃത്വം നൽകിയിരുന്ന ഏറ്റവും വലിയ ധിക്കാരിക്കളെക്കുറിച്ചാണ് ഒമ്പത് പേരുള്ള ഒരു സംഘം എന്ന് പറഞ്ഞത്. ഇവരിൽ ഏറ്റവും നികൃഷ്ടനായ ഒരാളായിരുന്നു ഒട്ടകത്തിന്റെ നേരെ കയ്യേറ്റം നടത്താൻ ധൈര്യപൂർവ്വം മുമ്പോട്ട് വന്നത്. അങ്ങനെ, ഗൂഢമായി സ്വാലിഹ് നബി(അ)യെയും കൂട്ടുകാരെയും ഏകോപിച്ചു കൊലചെയ്വാനും, അദ്ദേഹത്തിന്റെ സ്വന്തക്കാരോട് കുറ്റം നിഷേധിക്കുവാനും അവർ പരസ്പരം ശപഥം ചെയ്തു തീരുമാനിച്ചു. പക്ഷേ, അല്ലാഹുവിന്റെ നിശ്ചയത്തിനെതിരിൽ ആരുടെ ഗൂഢതന്ത്രവും നടക്കുകയില്ലല്ലോ, അല്ലാഹു പറയുന്നു :
27:50–53

وَمَكَرُواْ مَكۡرٗا وَمَكَرۡنَا مَكۡرٗا وَهُمۡ لَا يَشۡعُرُونَ

فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ مَكۡرِهِمۡ أَنَّا دَمَّرۡنَٰهُمۡ وَقَوۡمَهُمۡ أَجۡمَعِينَ

فَتِلۡكَ بُيُوتُهُمۡ خَاوِيَةَۢ بِمَا ظَلَمُوٓاْۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡلَمُونَ

Passage continues through verse 27:53.

(50) അവർ ഒരു (ഗൂഢ) തന്ത്രം പ്രയോഗിച്ചു: അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. (51) എന്നാൽ, നോക്കുക: അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്ന് ; അതാ യത്: അവരെയും അവരുടെ ജനത യെ മുഴുവനും നാം തകർത്തു കളഞ്ഞത് (എങ്ങിനെയാണെന്ന്)?! (52) എന്നിട്ടതാ അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം അവരുടെ വീടുകൾ വീണടിഞ്ഞു (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതിൽ അറിയുന്ന ജനങ്ങൾക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. (53) വിശ്വസിക്കുകയും സൂക്ഷി ച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (50) അവർ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു ഒരു തന്ത്രം നാമും തന്ത്രം നടത്തി ഒരു തന്ത്രം അവരാകട്ടെ അറിയാതെ, അറിഞ്ഞിരുന്നില്ല (51) എന്നാൽ നോക്കുക എങ്ങിനെയായി, എപ്രകാരമുണ്ടായി അവരുടെ തന്ത്രത്തിന്റെ പര്യവസാനം അതായത് നാം അവരെ തകർത്തു കളഞ്ഞത് അവരുടെ ജനതയെയും മുഴുവനും, എല്ലാവരെയും (52) എന്നിട്ടതാ അവരുടെ വീടുകൾ വീണടിഞ്ഞു കിടക്കുന്ന നിലയിൽ അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ഒരു ജനതക്ക് അറിയുന്ന (53) നാം രക്ഷപ്പെടുത്തുകയും ചെയ്തു വിശ്വസിച്ചവരെ സൂക്ഷിച്ചുവരുകയും ചെയ്ത സൂ: മറ്റും ഥമൂദിന്റെ സംഭവം വിവരിച്ചിട്ടുള്ളത്കൊണ്ട് ഇവിടെ ആവർത്തിക്കേണ്ടതില്ല. അടുത്ത ആയത്തിൽ ലൂത്വ് നബി(അ) യുടെ സംഭവം വിവരിക്കുന്നു:
27:54

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ وَأَنتُمۡ تُبۡصِرُونَ

(54) ലൂത്വിനെയും (പ്രസ്താവി ക്കുക): അതായത്, അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞപ്പോൾ: ന്ധ നിങ്ങൾ (ഈ) ദുഷ്ട പ്രവൃത്തി ചെയ്യുകയാണോ ത്സ (54) ലൂത്വിനെയും (പ്രസ്താവിക്കുക) അദ്ദേഹം പറഞ്ഞപ്പോൾ തന്റെ ജനതയോട് നിങ്ങൾ ചെല്ലുകയാണോ (ചെയ്യുകയാണോ) ദുഷ്ടപ്രവൃത്തി(നീചവൃത്തി)ക്ക് നിങ്ങൾ, നിങ്ങളാകട്ടെ കണ്ടുംകൊണ്ട് ന്ധ നിങ്ങൾ കണ്ടുകൊണ്ട് തന്നെ ത്സ എന്ന വാക്കിന് രണ്ട് പ്രകാരത്തിൽ വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. അതായത്, ദുഷ്ടതയും നീചത്വവുമാണെന്ന് കണ്ടറിഞ്ഞുംകൊണ്ട് എന്നും, പരസ്പരം ഗോപ്യമാക്കുവാൻപോലും ശ്രമിക്കാതെ പരസ്യമായി അന്യോന്യം നോക്കിക്കൊണ്ട് തന്നെ എന്നും. ദുഷ്കൃത്യങ്ങളുടെ കൊള്ളരുതായ്മയെപ്പറ്റി അറിയാതെ പ്രവർത്തിക്കുന്നതിനെക്കാൾ വമ്പിച്ച തെറ്റാണല്ലോ അറിഞ്ഞും കൊണ്ട് കൽപിച്ചുകൂട്ടി അതിന് മുതിരുന്നത്. അത് പോലെതന്നെ, പരസ്യമായും നി ങ്കോചമായും ചെയ്യുന്ന അപരാധം, സ്വകാര്യമായും മറ്റുള്ളവർ അറിയുന്നതിൽ സങ്കോചപ്പെട്ടുകൊണ്ടും ചെയ്യുന്നതിനെക്കാളും വമ്പിച്ച ധിക്കാരമായിത്തീരുന്നു. മനുഷ്യന് ലജ്ജയില്ലാത്ത പക്ഷം ഏത് നിചകൃത്യവും ചെയ്വാൻ മടിയുണ്ടാവുകയില്ല. സൂ: അൻകബൂത്തിൽ ഇവരെ അഭിമുഖീകരിച്ചുകൊണ്ട് ലൂത്വ്നബി(അ) ഇങ്ങിനെ പറഞ്ഞതായി കാണാം: (നിങ്ങൾ നിങ്ങളുടെ സദിൽ വെച്ച് ദുഷ്പ്രവർത്തി ചെയ്യുകയും ചെയ്യുന്നു). ഇവിടെ ദുഷ്ടപ്രവൃത്തി ( ) കൊണ്ടുള്ള ഉദ്ദേശ്യം അടുത്ത വചനത്തിൽ നിന്ന് മനിലാക്കാം. ലൂത്വ് (അ) തുടർന്ന് പറയുന്നു:
27:55

أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ تَجۡهَلُونَ

(55) നിങ്ങൾ കാമ (നിവാരണ) ത്തിന് സ്ത്രീകളെ വിട്ടു പുരുഷൻ മാരുടെ അടുക്കൽതന്നെ ചെല്ലുക യാണോ (ചെയ്യുന്നത്)?! മാത്രമല്ല, നിങ്ങൾ വിഡ്ഢിത്തം പ്രവർത്തി ക്കുന്ന ഒരു ജനതയത്രെ. 56 പ അപ്പോൾ, അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (ഇപ്രകാരം) അവൻ പറയുകയല്ലാതെ (മറ്റൊന്നും) ആയി രുന്നില്ല: ലൂത്വിന്റെ ആൾക്കാരെ നിങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കുക; അവർ പരിശു ദ്ധിയോടെ നടക്കുന്ന മനുഷ്യൻമാ രാണ്. - 20 (55) നിങ്ങൾ ചെല്ലുക തന്നെയാണോ പുരുഷൻമാരുടെ അടുക്കൽ കാമത്താൽ, (കാമനിവാരണത്തിന്) സ്ത്രീകളെ വിട്ട്, സ്ത്രീകളെക്കൂടാതെ എന്നാൽ (മാത്രമല്ല) നിങ്ങൾ ഒരു ജനതയാണ് വിഡ്ഢിത്തം പ്രവർത്തിക്കുന്ന (മൂഢരായ)
27:56–58

۞فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوٓاْ ءَالَ لُوطٖ مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ

فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ قَدَّرۡنَٰهَا مِنَ ٱلۡغَٰبِرِينَ

وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ

(56) അപ്പോൾ ആയിരുന്നില്ല തന്റെ ജനതയുടെ മറുപടി അവർ പറയുകയല്ലാതെ നിങ്ങൾ പുറത്താക്കുക(ബഹിഷ്കരിക്കുക) ലൂത്വിന്റെ ആൾക്കാരെ, കുടുംബത്തെ നിങ്ങളുടെ രാജ്യത്ത് നിന്ന് നിശ്ചയമായും അവർ ഒരു(തരം) മനുഷ്യരാണ് പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന നി ങ്കോചം പരസ്യമായി നീചകൃത്യങ്ങളും അക്രമങ്ങളും പ്രവർത്തിക്കുക പതിവായിരുന്ന ആ ജനതയെ ലൂത്വ് (അ)എത്ര ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. ലൂത്വും, അവന്റെ ആളുകളും വളരെ പരിശുദ്ധരാണ്, കേവലം ദുഷ്ടൻമാരായ നമുക്കും അവർക്കും കൂടി ഒത്തിണങ്ങി രാജ്യത്ത് കഴിഞ്ഞുകൂടുക സാധ്യമല്ല. അതുകൊണ്ട് അവരെ നാട്ടിൽ നിന്നും ബഹിഷ്കരിക്കണം. ഇതായിരുന്നു ഒടുവിലത്തെ പ്രതികരണം. തോന്നിയവാസത്തിലും നീചപ്രവൃത്തികളിലും, മുഴുകിയ ആളുകൾക്ക് നാട്ടിൽ അൽപം കക്ഷിബലം കൂടിയുണ്ടാകുമ്പോൾ, പരിഹാസവും, ധിക്കാരവും കലർന്ന ഇത്തരം വാക്കുകൾ പ്രയോഗിക്കലും, അത് പ്രായോഗികമാക്കാൻ ശ്രമം നടത്തലും മുമ്പേയുള്ള പതിവാണ്. (57) എന്നാൽ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി - അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ; അവളെ നാം കഴിഞ്ഞു പോയവരുടെ ധ ശിക്ഷയിൽ അകപ്പെ ട്ടവരുടെ പ കൂട്ടത്തിൽ കണക്കാക്കു കയാണ് ചെയ്തത്! (58) അവരുടെ മേൽ നാം ഒരു (കൽ) മഴ വർഷിപ്പിക്കുകയയും ചെയ്തു. (ആ) മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ മഴ എത്ര ചീത്ത ! (57) എന്നാൽ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി തന്റെ കുടുംബത്തെയും, സ്വന്തക്കാരെയും തന്റെ ഭാര്യയെ ഒഴികെ നാമവളെ ക ണ ക്കാ ക്കി ശേഷിച്ചവരിൽ, കഴിഞ്ഞുപോയവരിൽ(ഉൾപ്പെട്ടുപോയവരുടെ കൂട്ടത്തിൽ) (58) നാം വർഷിപ്പിക്കയും ചെയ്തു അവരുടെ മേൽ ഒരു മഴ എന്നാൽ എത്ര ചീത്ത, വളരെ മോശം മുന്നറിയിപ്പു നൽകപ്പെട്ടവരുടെ മഴ ഇതിനുമുമ്പ് കഴിഞ്ഞ സൂറത്തിൽ തന്നെ സവിസ്തരം പ്രസ്താവിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതാവർത്തിക്കുന്നില്ല. ചില പ്രവാചകൻമാരുടെയും, ജനങ്ങളുടെയും സംഭവങ്ങൾ വിവരിച്ച ശേഷം, തുടർന്നുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യങ്ങളും, അവനെ മാത്രം ആരാധിക്കുന്നതിന്റെ ആവശ്യകതയും അടുത്ത വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. മേൽപറഞ്ഞ പ്രവാചകൻമാർക്കും, സത്യവിശ്വാസികൾക്കും രക്ഷ ലഭിച്ചതിന്റെയും, പ്രസ്തുത സംഭവങ്ങളിൽ നിന്ന് മനിലാക്കുവാനുള്ള ഗുണപാഠങ്ങളുടെയും പേരിൽ അല്ലാഹുവിനെ സ്തോത്രം ചെയ്വാൻ നബി ˜ യോട് ഉപദേശിച്ചുകൊണ്ടാണ്, കനത്ത ചില ചോദ്യങ്ങളടങ്ങുന്ന ആ വചനങ്ങൾ തുടങ്ങുന്നത്. വിഭാഗം - 5
27:59–60

قُلِ ٱلۡحَمۡدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصۡطَفَىٰٓۗ ءَآللَّهُ خَيۡرٌ أَمَّا يُشۡرِكُونَ

أَمَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا بِهِۦ حَدَآئِقَ ذَاتَ بَهۡجَةٖ مَّا كَانَ لَكُمۡ أَن تُنۢبِتُواْ شَجَرَهَآۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ هُمۡ قَوۡمٞ يَعۡدِلُونَ

(59) (നബിയേ) പറയുക: സർവ്വ സ്തുതിയും അല്ലാഹുവിനത്രെ! അവൻ തിരഞ്ഞെടുത്തിട്ടുള്ള അവന്റെ (നല്ല)അടിയാൻമാരിൽ സലാമും ധ സമാധാന ശാന്തിയും പ ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവർ (അവനോട്) പങ്കു ചേർക്കുന്നവയോ?! (60) അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് ജലം ഇറക്കിത്തരുകയും ചെയ്തവനോ (-ആരാണ് ഉത്തമം)?! എന്നിട്ട് അതു (ജലം) കൊണ്ട് നാം (അല്ലാഹു) അഴകുള്ള തോപ്പുകൾ ഉൽപാദി പ്പിച്ചു. അവയിലെ വൃക്ഷങ്ങൾ ഉൽപാദി പ്പിക്കുവാൻ നിങ്ങൾക്ക് ആകുന്നതല്ല, അല്ലാഹുവിന്റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ? (ചിന്തിച്ചു നോക്കുക!) എന്നാൽ, അവർ (ഈ യാഥാർ ത്ഥ്യം വിട്ടു)തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു! (59) അടിയാൻമാർക്ക് അവൻ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത അല്ലാഹുവാണോ ഉത്തമം, നല്ലവൻ, ഉൽകൃഷ്ടൻ അതല്ല (അല്ലെങ്കിൽ, അഥവാ) അവർ പങ്കുചേർക്കുന്നത് (60) അഥവാ (അതല്ല, അല്ലെങ്കിൽ)യാതൊരുവനോ അവൻ ആകാശങ്ങളെ സൃഷ്ടിച്ചു ഭൂമിയെയും ഇറക്കുകയും ചെയ്തു നിങ്ങൾക്ക് വേണ്ടി ആകാശത്തു(ഉപരിഭാഗത്തു)നിന്ന് ജലം (മഴ) എന്നിട്ട് നാം ഉൽപാദിപ്പിച്ചു, മുളപ്പിച്ചു അതുകൊണ്ട് തോപ്പുകൾ, തോട്ടങ്ങൾ അഴകുളള(കിളുർത്ത) നിങ്ങൾക്ക് ആകുന്നതല്ല (സാധ്യമല്ല) നിങ്ങൾ ഉൽപാദിപ്പിക്കൽ അവയിലെ വൃക്ഷങ്ങൾ വല്ല ഇലാഹും ഉണ്ടോ അല്ലാഹുവോട് കൂടി എന്നാൽ(എങ്കിലും)അവർ ഒരു ജനതയാകുന്നു സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന മേൽ ഉദ്ധരിച്ച മഹൽകൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവൻ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാൾ ഉത്തമനും ശ്രേഷ്ഠനുമായ-അല്ലെങ്കിൽ അവനോട് സമത്വം കൽപിക്കപ്പെടാവുന്ന-ഒരു ആരാധ്യൻ വേറെ ഉണ്ടാകുവാൻ യാതൊരു ന്യായവുമില്ല. പരമാർത്ഥം ഇതായിരുന്നിട്ടും അവർ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവർ യഥാർത്ഥത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. എന്ന വാക്കിന് സമപ്പെടുത്തുന്ന ജനത എന്നും, തെറ്റിപ്പോകുന്ന ജനത എന്നും അർത്ഥം വരാം. ആദ്യത്തെ അർത്ഥപ്രകാരം, നേർവഴി വിട്ട് വക്രവഴിയിലേക്ക് തെറ്റിപ്പോകുന്ന ജനത എന്നും, രണ്ടാമത്തെ അർത്ഥ പ്രകാരം അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്ന ജനത എന്നും താല്പര്യമായിരിക്കും.
27:61–62

أَمَّن جَعَلَ ٱلۡأَرۡضَ قَرَارٗا وَجَعَلَ خِلَٰلَهَآ أَنۡهَٰرٗا وَجَعَلَ لَهَا رَوَٰسِيَ وَجَعَلَ بَيۡنَ ٱلۡبَحۡرَيۡنِ حَاجِزًاۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ

أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ وَيَكۡشِفُ ٱلسُّوٓءَ وَيَجۡعَلُكُمۡ خُلَفَآءَ ٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قَلِيلٗا مَّا تَذَكَّرُونَ

(61) അല്ലെങ്കിൽ, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയിൽ കൂടി നദികളുണ്ടാക്കുകയും, അതിന് (ഭൂമിക്ക്) ആണികളെ ധ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ പ ഉണ്ടാ ക്കുകയും രണ്ട് സമുദ്രങ്ങൾക്കിടയി ൽ ഒരു (തരം) തടം ഏർപ്പെടുത്തു കയും ചെയ്തവനോ (-ആരാണു ത്തമം)?! അല്ലാഹുവിന്റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ) എന്നാൽ, അവരിൽ അധികമാ ളുകളും അറിയുന്നില്ല! (62) അല്ലെങ്കിൽ, കഷ്ടപ്പെട്ടവൻ വിളി(ച്ചു പ്രാർത്ഥി)ച്ചാൽ അവന്ന് ഉത്തരം നൽകുകയും, തിൻമയെ (നീക്കി)തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധി കളാക്കുകയും ചെ യ് തു വ രു ന്ന വേ നാ (-ആരാണുത്തമം)?! അല്ലാഹുവി നോട് കൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ (ഓർത്തുനോക്കൂ വളരെക്കുറച്ചേ നിങ്ങൾ ആലോ ചിക്കുന്നുള്ളൂ. (61) അല്ലെങ്കിൽ ആക്കിയവനോ ഭൂമിയെ ഭവനം, പാർപ്പിടം, താവളം ആക്കുകയും, ഉണ്ടാക്കുകയും, ഏർപ്പെടുത്തുകയും (ചെയ്തു) അതിന്റെ ഇടയിൽ കൂടി നദികൾ, അരുവികൾ ഉണ്ടാക്കുകയും, ഏർപ്പെടുത്തുകയും ചെയ്തു അതിന് ആണികളെ, കുറ്റികളെ, ഉറച്ച പർവ്വതങ്ങളെ ഉണ്ടാക്കുകയും ചെയ്തു രണ്ട് സമുദ്രങ്ങൾക്കിടയിൽ ഒരു തടം, തടവ്, മറ വല്ല ഇലാഹും ഉണ്ടോ അല്ലാഹുവിന്റെ കൂടെ എന്നാൽ, എങ്കിലും അവരിലധികവും അറിയുന്നില്ല. (62) അല്ലെങ്കിൽ(അഥവാ)ഉത്തരം ചെയ്യുന്നവനോ കഷ്ടപ്പെട്ടവന്, (ആപത്തിൽ കുടുങ്ങിയവന്) അവൻ അവനോട് (അല്ലാഹുവിനോട്) പ്രാർത്ഥിച്ചാൽ, വിളിച്ചാൽ നീക്കുകയും ചെയ്യുന്ന തിന്മയെ, കെടുതിയെ നിങ്ങളെ ആക്കുകയും ചെയ്യുന്നു ഭൂമിയിലെ പ്രതിനിധികൾ വല്ല ഇലാഹുമുണ്ടോ അല്ലാഹുവിന്റെ കൂടെ അൽപംമാത്രമേ നിങ്ങൾ ആലോചിക്കുന്നു(ള്ളൂ) രണ്ട് സമുദ്രങ്ങൾ എന്ന് പറഞ്ഞത് ഉപ്പുജലവും, ശുദ്ധജലവുമാണെന്നും, അവ അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയിൽ അല്ലാഹു ഒരു തടം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൂ:ഫുർക്വാൻ 53-ൽ വെച്ച് പ്രസ്താവിച്ചത് ഇവിടെയും ഓർക്കുക. ഏതെങ്കിലും ആപത്തുകളിൽപെട്ട് കഷ്ടപ്പെട്ടവന്റെ പ്രത്യേകം ഉത്തരം ലഭിക്കുമെന്ന വസ്തുത അല്ലാഹു ആ വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. പല വചനങ്ങളിൽ നിന്നും, നബി വചനങ്ങളിൽ നിന്നും അറിയപ്പെട്ടിട്ടുള്ളതാണിത്. രക്ഷാമാർഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവൻ മനാന്നിദ്ധ്യത്തോടും, വിശ്വാസത്തോടുംകൂടി അവന്റെ സങ്കടം അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കുന്ന പക്ഷം. നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവിൽ നിന്ന് രക്ഷ ലഭിക്കുന്നതാകുന്നുപ്രാർത്ഥിക്കുന്നവൻ കേവലം പാപിയാണെങ്കിൽപോലും. യമനിലെ സക്കാത്ത് വസൂലാക്കുവാനും മറ്റും ഭ പ്ലിച്ഛിഘീ ജസ്ലിഞ്ചീല )നെ അദ്ദേഹത്തോട് ഇങ്ങിനെ ഉപദേശിക്കുകയുണ്ടായി: ( അ്ര ക മി ക്കെ പ്പ ട്ട വെ ന്റ പ്രാർത്ഥനയെ നീ സൂക്ഷിച്ചുകൊള്ളുകയും വേണം. കാരണം, അതിനും അല്ലാഹുവിനുമിടയിൽ യാ തൊരു മറയും ഇല്ല). വേറൊരു ഹദീഥിൽ നബി പറയുന്നു: (മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുന്നവയാണ്. അവയുടെ കാര്യത്തിൽ സംശയമില്ല; മാതാപിതാക്കളുടെ (സന്താനങ്ങളെ സംബന്ധിച്ച) പ്രാർത്ഥനയും, യാത്രക്കാരന്റെ പ്രാർത്ഥനയും, അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയും). അല്ലാഹു വീണ്ടും തുടർന്ന് ചോദിക്കുന്നു:
27:63–64

أَمَّن يَهۡدِيكُمۡ فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ وَمَن يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦٓۗ أَءِلَٰهٞ مَّعَ ٱللَّهِۚ تَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ

أَمَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَمَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ

(63) അല്ലെങ്കിൽ, കരയിലെയും കടലിലെയും (വിവിധ) അന്ധകാ രങ്ങളിൽ നിങ്ങൾക്ക് മാർഗദർശനം നൽകുന്നവനും. തന്റെ (മഴയാകുന്ന) കാരുണ്യ ത്തിന്റെ മുമ്പിൽ കാറ്റുകളെ സന്തോ ഷവാർത്തയായി അയക്കാറുള്ളവ നുമാണോ (-ആരാണ് ഉത്തമം)?! അല്ലാഹുവിന്റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓർത്തു നോക്കൂ!) അവർ പങ്കുചേർക്കുന്നതിൽനിന്ന് (എല്ലാം തന്നെ)അല്ലാഹു അത്യു ന്നതനാകുന്നു ! (64) അല്ലെങ്കിൽ, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടത് (നശിച്ചശേഷം) മടക്കി സൃഷ്ടി ക്കുകയും ചെയ്യുന്നവനും, ആകാശ നിന്നും, ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നൽകു ന്നവനുമാണോ (-ആരാണുത്തമം അല്ലാഹുവിന്റെ കൂടെ വല്ല ഇലാഹും ഉണ്ടോ (എങ്കിൽ പറയൂ!) (നബിയേ) പറയുക: "നിങ്ങൾ നിങ്ങ ളുടെ തെളിവ് കൊണ്ടുവരുവിൻ, നിങ്ങൾ സത്യവാന്മാരാണെങ്കിൽ (63) അല്ലെങ്കിൽ നിങ്ങൾക്ക് മാർഗദർശനം നൽകുന്നവനോ അന്ധകാരങ്ങളിൽ, ഇരുട്ടിൽ കരയുടെയും, കടലിന്റെയും അയക്കുന്നവനും കാറ്റുകളെ സന്തോഷവാർത്തയായി മുമ്പിൽ, മുന്നിൽ അവന്റെ കാരുണ്യത്തിന്റെ (അനുഗ്രഹത്തിന്റെ) വല്ല ഇലാഹുമുണ്ടോ അല്ലാഹുവിന്റെ കൂടെ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു(ഉന്നതനാകുന്നു) അവർ പങ്കുചേർക്കുന്നതിൽ നിന്ന് (64) അല്ലെങ്കിൽ ആദ്യമായുണ്ടാക്കുന്നവനോ സൃഷ്ടിയെ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു യാതൊരുവനും നിങ്ങൾക്ക് ആഹാരം തരുന്നു, ഉപജീവനം നൽകുന്നു ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും വല്ല ഇലാഹുമുണ്ടോ അല്ലാഹുവിന്റെ കൂടെ പറയുക കൊണ്ടുവരുവിൻ നിങ്ങളുടെ തെളിവ് നിങ്ങളാണെങ്കിൽ സത്യവാൻമാർ. പട്ടാപ്പകൽ പോലെ സുവ്യക്തവും, ശകലം ബുദ്ധിയും ചിന്തയും ഉള്ളവർക്കെല്ലാം അറിയാവുന്നതുമായ ചില നിത്യസത്യങ്ങൾ നിരത്തിവെച്ചുകൊണ്ട് അല്ലാഹുവിനോട് സമത്വം കൽപിക്കപ്പെടുവാൻ അർഹതയുള്ള വല്ലവരും ഉണ്ടോ എന്ന് ആവർത്തിച്ചാവർത്തിച്ചു ചോദിച്ചശേഷം, ഉണ്ടെന്ന് പറയുന്നവർ അതിന് തെളിവ് ഹാജറാക്കുവാൻ അവിശ്വാസികളെ അല്ലാഹു വെല്ലുവിളിക്കുകയാണ്. സകല വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, ആരാധ്യനുമായുള്ളവൻ അല്ലാഹു മാത്രമാണ്. ഇതിന്റെ അനിവാര്യ ഫലമത്രെ, അദൃശ്യജ്ഞാനം അവന് മാത്രമാണെന്നുള്ള വസ്തുത. ആകയാൽ, അല്ലാഹു അല്ലാത്ത വല്ലവർക്കും അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിയുമെന്ന് കരുതുന്നത് തനി വിഡ്ഢിത്തമാണെന്ന് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നു)
27:65

قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُۚ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ

(65) (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളി ലും, ഭൂമിയിലുമുള്ളവർ (ആരും തന്നെ) അദൃശ്യകാര്യം അറിയു കയില്ല. തങ്ങൾ എപ്പോഴാണ് (മരണ ശേഷം) യി ർെ ത്ത ന്ന ൽ പ്പി ക്ക പ്പെടുകയെന്നും അവർക്ക് അറിയാ വതല്ല. (65) നീ പറയുക അറിയുകയില്ല യാതൊരുവർ ആകാശങ്ങളിലുള്ള ഭൂമിയിലും അദൃശ്യം, മറഞ്ഞകാര്യം അല്ലാഹു അല്ലാതെ അവർ അറിയുന്നതുമല്ല (അവർക്ക് ബോധമില്ല) എപ്പോൾ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടും (എന്ന്) മറ്റാർക്കും അറിവില്ലെന്ന് ഒന്നിലധികം സ്ഥലത്ത് ഖfiിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവൻ അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാൻ സാധ്യമല്ല. പിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?! ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി : ന്ധ നാളെ ഉണ്ടാകുന്ന കാര്യം നബി ˜ അറിയുമെന്ന് ആരെങ്കിലും ജൽപിക്കുന്ന പക്ഷം, അവൻ അല്ലാഹുവിന്റെമേൽ വമ്പിച്ച കളവ് പറഞ്ഞുപോയി. കാരണം അല്ലാഹു പറയുന്നു : അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ അദൃശ്യകാര്യം അറിയുകയില്ല എന്ന് ത്സ . ൽട്ടപ്പഥ ള്ളപ്പക്കഡ മ്പഥഞ യ്യല) ള്ളമ യ്യല മ്പപ്പഞ്ചഷ ത്സ പ്ലയ ∫ൾദ്ധഷ ള്ളപ്പഥ ന്ധ ർൾന്ദഷ സ്ലല മ്പപ്പഞ്ചഷ മ്പപ്പക്കടവ (ല്ലഹ്മദവ ഞ്ചഷഞ്ചഘ
27:66

بَلِ ٱدَّـٰرَكَ عِلۡمُهُمۡ فِي ٱلۡأٓخِرَةِۚ بَلۡ هُمۡ فِي شَكّٖ مِّنۡهَاۖ بَلۡ هُم مِّنۡهَا عَمُونَ

(66) എങ്കിലും, പരലോകവിഷയ ത്തിൽ അവരുടെ ധ അവിശ്വാസി കളുടെ പ അറിവ് പൂർണത പ്രാപിച്ചിരി ക്കുന്നു: (അല്ല) എങ്കിലും അവർ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ലാ) എങ്കിലും അവർ അതിനെ ക്കുറിച്ച് അന്ധന്മാരാകുന്നു. (66) എങ്കിലും, എന്നാൽ പൂർണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു അവരുടെ അറിവ് പരലോകത്തിൽ എങ്കിലും അവർ സംശയത്തിലാണ് അതിനെക്കുറിച്ച് എങ്കിലും അവർ അതിനെപ്പറ്റി അന്ധൻമാരാണ്. മൂന്ന് വാക്യങ്ങൾ ഉൾകൊള്ളുന്ന ഈ വചനത്തിന്റെ താൽപര്യം വിവരിക്കുന്നതിൽ വ്യാഖ്യാതാക്കൾ ഒന്നിലധികം രൂപം കൈക്കൊണ്ടിട്ടുള്ളത് കാണാം. 1) അദൃശ്യകാര്യങ്ങൾ അറിയാവതല്ലെങ്കിലും, പരലോകത്തെക്കുറിച്ച് ഉറപ്പിക്കുവാൻ വേണ്ടുന്ന എല്ലാ മാർഗങ്ങളും അവിശ്വാസികൾക്ക് പൂർണമായും സിദ്ധിച്ചിട്ടുണ്ട്. എന്നിട്ടും അവരതിൽ സംശയിച്ചുകൊണ്ടിരിക്കുകയാണ്. അത്രയുമല്ല, അതിൽ സംശയംപോലും ജനിക്കാതിരിക്കത്തക്കവണ്ണം അതിനെക്കുറിച്ച് തീരെ അന്ധരും അശ്രദ്ധരുമാണ്. 2) ആദ്യത്തെ വാക്യംപരലോക വിഷയത്തിൽ അവരുടെ അറിവ് പൂർണത പ്രാപിച്ചിരിക്കുന്നു എന്ന് പറഞ്ഞത് - അല്ലാഹു അവരെപ്പറ്റി പരിഹസിച്ചു പറഞ്ഞതാണ്. അതായത് : ദൃശ്യ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ അറിയുകയില്ലെങ്കിലും, പരലോകത്തിന്റെ കാര്യത്തിൽ അവിശ്വാസികൾക്കുള്ള അറിവ് അങ്ങേയറ്റം പരിപൂർണമാണ് എന്ന് ആദ്യം പറഞ്ഞ ശേഷം, അവരുടെ യഥാർത്ഥനില ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എന്ന് താൽപര്യം. 3) അവരുടെ അറിവ് പരിപൂർണത പ്രാപിച്ചു എന്ന് പറഞ്ഞതിന്റെ വിവക്ഷ അതിന് പുരോഗതിയില്ലാതെ വളർച്ചമുട്ടി നാശപ്രായമായിരിക്കുന്നു എന്നാണ്. (അദ്റക) എന്നും ഇവിടെ വായനയുണ്ട്. ഈ വായന അനുസരിച്ചാണ് മൂന്നാമത് പറഞ്ഞ അഭിപ്രായം. വിഭാഗം - 6
27:67–69

وَقَالَ ٱلَّذِينَ كَفَرُوٓاْ أَءِذَا كُنَّا تُرَٰبٗا وَءَابَآؤُنَآ أَئِنَّا لَمُخۡرَجُونَ

لَقَدۡ وُعِدۡنَا هَٰذَا نَحۡنُ وَءَابَآؤُنَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ

(67) അവിശ്വസിച്ചവർ പറയും ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ചു)മണ്ണായാൽ (വീണ്ടും) ഞങ്ങൾ നിശ്ചയമായും പുറത്ത് കൊണ്ടുവര പ്പെടുന്നവരാണെന്നോ?! (അത് സംഭവ്യമല്ല). (68) ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ് ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂർവ്വികൻമാരുടെ പുരാണേതി ഹാസങ്ങളല്ലാതെ (മറ്റൊന്നും) അല്ല. (69) പറയുക (നബിയേ): നിങ്ങൾ ഭൂമിയിൽക്കൂടി സഞ്ചരി ക്കുവിൻ; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണു ണ്ടായിട്ടുള്ളതെന്ന് നോക്കുവിൻ ! (67) പറയുന്നു, പറഞ്ഞു അവിശ്വസിച്ചവർ ഞങ്ങൾ(നാം)ആയാലോ മണ്ണ് ഞങ്ങളുടെ(നമ്മുടെ) പിതാക്കളും നിശ്ചയമായും ഞങ്ങളാണോ പുറത്ത് കൊണ്ടുവരപ്പെടുന്നവർ (68) തീർച്ചയായും ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് ഇത് ഞങ്ങളോട് ഞങ്ങളുടെ പിതാക്കളോടും മുമ്പ്, മുമ്പേ ഇതല്ല പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ പൂർവ്വികൻമാരുടെ, മുൻകാലക്കാരുടെ (69) പറയുക, നിങ്ങൾ സഞ്ചരിക്കുവിൻ, നടക്കുവിൻ ഭൂമിയിൽ എന്നിട്ട് നോക്കുവിൻ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്ന് പര്യവസാനം, കലാശം കുറ്റവാളികളുടെ മരണാന്തര ജീവിതത്തെ നിഷേധിക്കുകയും, പ്രവാചകൻമാരെ വ്യാജമാക്കുകയും ചെയ്ത പല സമുദായങ്ങളുടെയും ശിക്ഷാനുഭവങ്ങൾ അപ്പോൾ നിങ്ങൾക്ക് കണ്ടറിയുവാൻ സാധിക്കും. അങ്ങിനെയുള്ള അനുഭവങ്ങൾ നിങ്ങൾക്കും ബാധിച്ചേക്കുന്നത് സൂക്ഷിച്ചുകൊള്ളുക എന്ന് സാരം.
27:70–72

وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُن فِي ضَيۡقٖ مِّمَّا يَمۡكُرُونَ

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

قُلۡ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعۡضُ ٱلَّذِي تَسۡتَعۡجِلُونَ

(70) (നബിയേ) അവരുടെ മേൽ നീ ദുഃഖിക്കേണ്ട, അവർ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ(മന്)ഇടുക്കത്തിലാകുകയും വേണ്ട (71) അവർ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (നട പ്പിൽ വരുക) - നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ?! (72) പറയുക: നിങ്ങൾ ധൃതികൂട്ടി ക്കൊണ്ടിരിക്കുന്നതിൽ ചിലത് (ഒരു പക്ഷേ)നിങ്ങൾക്ക് അടുത്ത് (തന്നെ) വരുകയുണ്ടായേക്കാം. (70) നീ ദുഃഖിക്കേണ്ട, വ്യസനിക്കരുത് അവരുടെ മേൽ, അവരെപ്പറ്റി നീ ആകുകയും വേണ്ട ഇടുക്കത്തിൽ(വിഷമത്തിൽ) അവർ കുതന്ത്രം നടത്തുന്നതിനെപ്പറ്റി (71) അവർ പറയുന്നു, പറയും എപ്പോഴാണ് ഈ വാഗ്ദാനം, കരാർ നിങ്ങളാണെങ്കിൽ സത്യം പറയുന്നവർ (72) പറയുക ആയേക്കാം, ഉണ്ടായേക്കാം നിങ്ങൾക്ക് തുടർന്നുവരുക, അടുത്ത്വരിക ചിലത് നിങ്ങൾ ധൃതികൂട്ടുന്നതിൽ ക്വിയാമത്ത്നാൾ വരുവാനിരിക്കുന്നു, മരണാനന്തരം എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടും, സത്യനിഷേധികൾ ഭയങ്കര ശിക്ഷക്ക് വിധേയരാകും എന്നിങ്ങിനെ പ്രവാചകൻമാരാൽ മുന്നറിയിപ്പ് നൽകപ്പെടുന്ന കാര്യങ്ങളാണ് ഈ വാഗ്ദാനം ( ) എന്നത്കൊണ്ടുദ്ദേശ്യം. ഇതെല്ലാം യഥാർത്ഥമാണെങ്കിൽ അതൊന്ന് കാണട്ടെ എന്നും മറ്റും പരിഹാസപൂർവ്വം ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവിശ്വാസികൾ. വേണ്ട, ധൃതികൂട്ടുന്നത് നല്ലതിനല്ല; ഒരു പക്ഷേ, അവയിൽ ചിലത് താമസംവിനാ നിങ്ങൾക്ക് അനുഭവപ്പെട്ടുവെന്ന് വന്നേക്കും; അപ്പോൾ ഈ പരിഹാസവും, ധിക്കാരവും വേണ്ടിയിരുന്നില്ലെന്ന് നിങ്ങൾക്ക് ശരിക്കും ബോധ്യപ്പെടും. എന്നൊക്കെ അവരോട് പറയുവാനാണ് അല്ലാഹു നബി ˜ യെ ഉണർത്തുന്നത്. അവർ പരിഹാസപൂർവ്വം ധൃതികൂട്ടിയിട്ടും തൽക്ഷണം ശിക്ഷ നൽകപ്പെടാതിരിക്കുവാനുള്ള കാരണം അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നു.
27:73–75

وَإِنَّ رَبَّكَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ

وَإِنَّ رَبَّكَ لَيَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ

وَمَا مِنۡ غَآئِبَةٖ فِي ٱلسَّمَآءِ وَٱلۡأَرۡضِ إِلَّا فِي كِتَٰبٖ مُّبِينٍ

(73) നിശ്ചയമായും, നിന്റെ റ∫് മനുഷ്യരുടെ മേൽ അനുഗ്രഹ മുള്ളവനത്രെ. പക്ഷേ, അവരിൽ അധികമാളുകളും നന്ദികാണിക്കു (74) നിശ്ചയമായും, നിന്റെ റ∫് അവരുടെ ഹൃദയങ്ങൾ ഗോപ്യമാക്കി വെക്കുന്നതും, അവർ പരസ്യമാക്കു ന്നതും അറിയുന്നു. (75) ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രമ്ലത്തിൽ ഉൾപ്പെടാതെ യില്ല. (73) നിശ്ചയമായും നിന്റെ റ∫് അനുഗ്രഹമുള്ളവൻ തന്നെ മനുഷ്യരുടെ മേൽ എങ്കിലും, പക്ഷേ അവരിൽ അധികവും നന്ദികാണിക്കുന്നില്ല (74) നിശ്ചയമായും നിന്റെ റ∫് അറിയുന്നതാണ് ഗോപ്യമാക്കി(മറച്ചു)വെക്കുന്നത് അവരുടെ നെഞ്ഞുകൾ(ഹൃദയങ്ങൾ) അവർ പരസ്യമാക്കുന്നതും (75) യാതൊരു മറഞ്ഞ കാര്യവുമില്ല ആകാശത്തിൽ ഭൂമിയിലും ഒരു ഗ്രമ്ലത്തിൽ ഇല്ലാതെ സ്പഷ്ടമായ, വ്യക്തമായ വലുത്, ചെറുത്, പ്രധാനം, അപ്രധാനം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും കൂടാതെ, ആകാശഭൂമികളുടെ സൃഷ്ടിയുടെ ആരംഭംതൊട്ട് എന്നെന്നേക്കും ഉണ്ടാകുന്ന സകല കാര്യങ്ങളും, സവിസ്തരം, സസൂക്ഷ്മം അല്ലാഹു അറിയുന്നു: അതെല്ലാം അവന്റെ അടുക്കൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. 53,52 (അവർ പ്രവർത്തിക്കുന്ന എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്, എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തിവെക്കപ്പെട്ടതുമാണ്)
27:76–79

إِنَّ هَٰذَا ٱلۡقُرۡءَانَ يَقُصُّ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ أَكۡثَرَ ٱلَّذِي هُمۡ فِيهِ يَخۡتَلِفُونَ

وَإِنَّهُۥ لَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ

إِنَّ رَبَّكَ يَقۡضِي بَيۡنَهُم بِحُكۡمِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡعَلِيمُ

Passage continues through verse 27:79.

(76) നിശ്ചയമായും, ഈ സന്തതി കൾക്ക്, അവർ ഏതൊരു വിഷയ ത്തിൽ ഭിന്നാഭിപ്രായം വെച്ചുകൊണ്ടി രിക്കുന്നുവോ അതിൽ മിക്കതും (യഥാർത്ഥ രൂപത്തിൽ) വിവരിച്ചു കൊടുക്കുന്നു. (77) നിശ്ചയമായും ഇത് സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവുമാ (78) നിന്റെ റ∫് അവർക്കിട യിൽ, തന്റെ വിധി (നിയമം)കൊണ്ട് തീർപ്പ് കല്പിക്കുന്നതാണ്. അവന ത്രെ സർവ്വജ്ഞനായ പ്രതാപശാലി. (79) അതിനാൽ, നീ അല്ലാഹു വിന്റെ മേൽ ഭരമേൽപിച്ചു കൊ ള്ളുക, നിശ്ചയമായും നീ സ്പഷ്ട മായ പരമാർത്ഥത്തിൽ തന്നെയാണ് (നിലകൊളളുന്നത്) (76) നിശ്ചയമായും ഈ വിവരിച്ചുകൊടുക്കുന്നു, കഥനം ചെയ്യുന്നു സന്തതികൾക്ക് യാതൊന്നിൽ മിക്കഭാഗവും അവർ അതിൽ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു (77) നിശ്ചയമായും അത് മാർഗദർശനംതന്നെ, കാരുണ്യവും, അനുഗ്രഹവും സത്യവിശ്വാസികൾക്ക് (78) നിശ്ചയമായും നിന്റെ റ∫് തീർപ്പ് കൽപിക്കുന്നു, വിധി നടത്തുന്നു അവർക്കിടയിൽ അവന്റെ വിധികൊണ്ട്, നിയമപ്രകാരം അവനത്രെ പ്രതാപശാലി സ ർ വ്വ ജ്ഞ നാ യ (79) അതിനാൽ നീ ഭരമേൽപിക്കുക അല്ലാഹുവിന്റെ മേൽ നിശ്ചയമായും നീ പരമാർത്ഥ(സത്യന്യായ)ത്തിലാണ് വ്യക്തമായ, സ്പഷ്ടമായ വേദക്കാരാകുന്ന സന്തതികൾക്കിടയിൽ എത്രയോ വിഷയങ്ങളിൽ ഭിന്നിപ്പുകളുള്ളതായിക്കാണാം. ജൂതരും, ക്രിസ്ത്യാനികളും ഒരു വശത്ത്. ക്രിസ്ത്യാനികളിൽ തന്നെയുള്ള വിഭാഗങ്ങൾ വേറൊരു വശത്തും. അങ്ങിനെയുള്ള മിക്ക വിഷയത്തിലുംപ്രധാന വിഷയങ്ങളിലെല്ലാം തന്നെപരമാർത്ഥം ഇന്ന പ്രകാരമാണെന്ന് വിവരിക്കുന്നുണ്ട്. ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങളും, പല ശാഖാ വിഷയങ്ങളും, ചരിത്രസംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. ഈ ഇനത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നത്രെ ഈസാ നബി(അ)യുടെ കാര്യം. യഹൂദികൾ അദ്ദേഹത്തെ വ്യഭിചാര പുത്രനും, ആഭിചാരിയുമായി കണക്കാക്കുന്നു. അതേ സമയത്ത് ക്രിസ്ത്യാനികൾ അദ്ദേഹത്തിന് കൽപിക്കുന്നത് ദിവ്യത്വമാണ്. സാക്ഷാൽ ദൈവമെന്നും, ദൈവപുത്രനെന്നും. ത്രിയേകദൈവമെന്നുമുള്ള വ്യത്യസ്ത വിശ്വാസക്കാർ ക്രിസ്ത്യാനികൾക്കിടയിൽത്തന്നെ വേറെയും. യഥാർത്ഥം അതൊന്നുമല്ല, അദ്ദേഹം അല്ലാഹുവിന്റെ അടിയാനും പ്രവാചകനുമാണ് എന്ന് ശക്തമായ ഭാഷയിൽ തുറന്നുകാട്ടിയിരിക്കുന്നു. (ഇതിനെപ്പറ്റി നാം സൂ:മർയമിൽവെച്ച് വിശദമായി വിവരിച്ചിട്ടുണ്ട്) ഇതുപോലെത്തന്നെ, കുരിശുസംഭവത്തിലും, മറ്റു പലതിലും ഇതിന് ഉദാഹരണങ്ങൾ കാണാം. ബഹുദൈവ വിശ്വാസികൾ നബി ˜ യെയും സംബന്ധിച്ച് കൈക്കൊണ്ട നിലപാടുകളെ പുരസ്കരിച്ചായിരുന്നു ആയത്തുകൾ, മറ്റൊരു ശത്രുവിഭാഗക്കാരായ വേദക്കാരുടെ ശ്രദ്ധക്ഷണിക്കുന്നവയാകുന്നു. അവരുടെ ഭിന്നിപ്പുകളും, ആശയക്കുഴപ്പങ്ങളും അവസാനിപ്പിച്ചു യഥാർത്ഥ സത്യത്തിലേക്ക് മടങ് ങുവാനുള്ള മാർഗം അതിൽ വിശ്വസിക്കുന്നവരെ അത് സൻമാർഗത്തിലേക്കും, ദൈവകാരുണ്യത്തിലേക്കും നയിക്കുമെന്നും ഉണർത്തുന്നു. അതിനവർ തയ്യാറില്ലാത്ത പക്ഷം അവരെ സംബന്ധിച്ച് അല്ലാഹു അവന്റെ നിയമാനുസൃതമായ തീരുമാനം എടുത്തുകൊള്ളുമെന്ന് താക്കീതും നൽകുന്നു. 79-ാം വചനം നബി ˜ മന മാധാനവും, ധൈര്യവും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്ത വചനങ്ങളിൽ സത്യനിഷേധികളുടെ നിലപാട് എത്രമാത്രം അധഃപതനത്തിലെത്തിയിട്ടുണ്ടെന്ന് കാണിക്കുന്നു:
27:80–81

إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ

وَمَآ أَنتَ بِهَٰدِي ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ

(80) (നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നീ കേൾപ്പിക്കു കയില്ല; ബധിരൻമാരെയും - അവർ പിന്നോക്കം തിരിഞ്ഞു മാറിപ്പോ യാൽനീ വിളികേൾപ്പിക്കുന്നതല്ല. (81) അന്ധൻമാർക്ക് അവരുടെ വഴി പിഴവുവിട്ട് നേർമാർഗം കാട്ടിക്കൊടുക്കു( വാൻ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും, അങ്ങനെ തങ്ങൾ "മുസ്ലിം'കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേൾപ്പിക്കുക യില്ല. (80) നിശ്ചയമായും നീ നീ കേൾപ്പിക്കുകയില്ല മരണപ്പെട്ടവർക്ക് നീ കേൾപ്പിക്കുന്നതുമല്ല ബധിരൻമാരെയും, കാത്കേൾക്കാത്തവരെയും വിളി അവർ തിരിഞ്ഞു(മാറി)പോയാൽ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി (81) നീ അല്ലതാനും അന്ധൻമാർക്ക് നേർമാർഗം കാണിച്ചുകൊടുക്കുന്നവൻ അവരുടെ വഴിപിഴവുവിട്ട്, വഴിതെറ്റിൽ നിന്ന് നീ കേൾപ്പിക്കുകയില്ല വിശ്വസിക്കുന്നവരെയല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ, ലക്ഷ്യങ്ങളിൽ അങ്ങനെ (എന്നിട്ട്) അവർ മുസ്ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്. യഥാർത്ഥ്യത്തെപ്പറ്റി ചിന്തിച്ചുനോക്കുവാനും, ലക്ഷ്യങ്ങളും ന്യായങ്ങളും കണ്ടോ, കേട്ടോ ഗ്രഹിക്കുവാനും തയ്യാറില്ലാത്ത അവിശ്വാസികളെ മരണപ്പെട്ടു കിടക്കുന്ന ശവങ്ങളോടും, ബധിരൻമാരോടും, അന്ധൻമാരോടും സാദൃശ്യപ്പെടുത്തിയി രിക്കുകയാണ്. സത്യം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുവാൻ നിവൃത്തിയില്ലാത്തവണ്ണം അത് എനി അതിന്ന് ജീവചൈതന്യം ഉണ്ടാവാൻ വഴിയില്ല. സത്യത്തിലേക്ക് ശ്രദ്ധ കൊടുക്കുവാൻ അവരുടെ കാതിനും, ദൃഷ്ടാന്തങ്ങൾ കണ്ട് പാഠം പഠിക്കുവാൻ അവരുടെ കണ്ണിനും കഴിയാതായിരിക്കുന്നു. അതോടുകൂടി അവരുടെ ശ്രദ്ധയും, ദൃഷ്ടിയും മറുവശത്തേക്ക് മാത്രം തിരിയുകയും ചെയ്തിരിക്കയാണ്. എങ്കിൽ പിന്നെ, എങ്ങിനെയാണവരെ സത്യോപദേശവും ദൃഷ്ടാന്തങ്ങളും ഗ്രഹിപ്പിക്കുക ? ചുരുക്കത്തിൽ, അവരുടെ പ്രകൃതി തന്നെ അങ്ങേയറ്റം ദുഷിച്ചു പോയി. അതുകൊണ്ട് അവർ എനി, സത്യവിശ്വാസം സ്വീകരിക്കുവാൻ മുമ്പോട്ട് വരുമെന്ന് പ്രതീക്ഷിക്കുവാനില്ല. ഉപദേശിച്ചിട്ട് ഫലവുമില്ല. ലക്ഷ്യങ്ങളിൽ വിശ്വസിക്കുകയും, അത് പ്രാവർത്തികമാക്കി അല്ലാഹുവിന് കീഴൊതുങ്ങുവാൻ-ഇസ്ലാമിനെ അംഗീകരിക്കുവാൻ - തയ്യാറാകുകയും ചെയ്യുന്നവരെ മാത്രമേ ഉപദേശം കേൾപ്പിക്കുവാനും, അത് ഫലപ്രദമാക്കുവാനും സാധ്യമാകുകയുള്ളൂ. ഏതെങ്കിലും വിഷയത്തിൽ ഒരു വസ്തുവെ മറ്റൊരു വസ്തുവോട് സാദൃശ്യപ്പെടുത്തി( )പറയുമ്പോൾ, സാദൃശ്യത്തിന് നിദാനമാക്കപ്പെടുന്ന കാര്യം ( ൽഘവ ) അവ രണ്ടിലും ഉണ്ടായിരിക്കണം. ഏതിനോടാണോ സാദൃശ്യപ്പെടു ത്തുന്നതെങ്കിൽ അതിൽ ( യിൽ) അക്കാര്യം കൂടുതൽ വ്യക്തമായും പരിപൂർണമായും ഉണ്ടായിരിക്കണമെന്നും സ്പഷ്ടമത്രെ. അറബി സാഹിത്യശാസ്ത്ര( )ത്തിൽ ഇതൊരു അംഗീകൃത തത്വമാകുന്നു. അപ്പോൾ, മേൽ പറഞ്ഞ വാക്യങ്ങളിൽ, മരണപ്പെട്ടുപോയവരെയും, ബധിരൻമാരേയും കേൾപ്പിക്കുവാൻ കഴിവില്ലെന്നും, അന്ധൻമാർക്ക് വഴികാണിക്കുവാൻ സാധ്യമല്ലെന്നും അല്ലാഹു നബി ˜ യോട് പറഞ്ഞത്, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉപമാലങ്കാര രൂപത്തിൽ പറഞ്ഞതാണെങ്കിലും യഥാർത്ഥത്തിൽ മരണമോ, അന്ധതയോ, ബധിരതയോ ബാധിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അത് അലങ്കാരാർത്ഥത്തിലല്ല - സാക്ഷാൽ അർത്ഥത്തിൽതന്നെയാണ് - ഉള്ളത്. മരണപ്പെട്ടവരേയും കാതുകേൾക്കാ ത്തവരേയും കേൾപ്പിക്കുവാനും, അന്ധൻമാർക്ക് വഴി കാണിച്ചു കൊടുക്കുവാനും നബി തിരുമേനി ˜ ക്കോ മറ്റോ കഴിയുമായിരുന്നുവെങ്കിൽ, ഇൗ ഉപമക്ക് വിശേഷിച്ച് അർത്ഥമൊന്നും ഉണ്ടാകുകയില്ലല്ലോ. ഇത് മരണപ്പെട്ടവരും ബധിരൻമാരും കേൾക്കുകയില്ലെന്നും കാണുകയില്ലെന്നും പറഞ്ഞത് - ഇൗ പ്രകൃതിലോകത്തിലെ സാധാരണ നിയമമാകുന്നു. ഇതിനെതിരായി, വല്ല പ്രത്യേകസംഭവമോ, സന്ദർഭമോ ഉണ്ടാകുവാൻ ഒരിക്കലും പാടില്ലെന്ന് ധരിച്ചുകൂടാ. അങ്ങിനെ വല്ലതും സംഭവിച്ചതായോ, സംഭവിക്കുന്നതായോ ഹദീഥിലോ സ്ഥിരപ്പെട്ടു കാണുന്ന പക്ഷം നാമത് നിരുപാധികമായി വിശ്വസിക്കേണ്ടതുമാകുന്നു. എന്നാൽ, മരിച്ചുപോയവരെക്കുറിച്ച് വല്ല സന്ദർഭത്തിലും അവർ കേൾക്കുമെന്നോ, കാണുമെന്നോ ഹദീഥിലോ പറയുമ്പോൾ അതിന്റെ താൽപര്യം, ജീവിച്ചിരിക്കുന്ന നമ്മെപ്പോലെത്തന്നെയുള്ള കേൾവിയും കാഴ്ചയും അവർക്കുണ്ടെന്നാണെന്ന് കരുതുന്നത് ശരിയല്ല. അങ്ങിനെയാണെങ്കിൽ, അവർ മരണപ്പെട്ടുവെന്ന് പറയുന്നത് നിരർത്ഥമായിരിക്കുമല്ലോ. മാത്രമല്ല, കാതും, കണ്ണും, ഗ്രഹണശക്തിയും അവശേഷിക്കുകയും വേണം. പക്ഷേ, ആത്മീയ ലോകത്ത് അവർക്ക് ഒരു തരം കാഴ്ചയും കേൾവിയുമെല്ലാം ഉണ്ടായിരിക്കുമെന്നാണതിന്റെ താൽപര്യം. അതെങ്ങിനെയുള്ളതാണെന്ന യാഥാർത്ഥ്യം നമുക്ക് ഇപ്പോൾ അറിയുക സാധ്യമല്ല. ശബ്ദം കേൾക്കാതെ ബധിരൻമാരും, വർണവും രൂപവും കാണാതെ അന്ധൻമാരും ഏറെക്കുറെ പലതിനെപ്പറ്റിയും മനിലാക്കാറുണ്ടല്ലോ. ചുരുക്കത്തിൽ, അത് നിർജ്ജീവമായിത്തീരുകയോ ചെയ്താലും ആത്മാക്കൾക്ക് ചില കാര്യങ്ങൾ ഗ്രഹിക്കുവാൻ സാധിച്ചേക്കും, അഥവാ അല്ലാഹു സാധിപ്പിക്കും. ഇതിന്റെ സാധ്യതക്ക് നമ്മുടെ ഉറക്കവും സ്വപ്നവും തന്നെ തെളിവാകുന്നു. അല്ലാഹുവിന്റെ അപാരമായ ശക്തിമഹാത്മ്യങ്ങളെയും, അവൻ ഉദ്ദേശിക്കുന്നപക്ഷം ഈ ബാഹ്യപ്രകൃതി നിയമങ്ങൾക്കതീതമായ ചില സംഭവങ്ങളെ അവൻ വെളിപ്പെടുത്താറുള്ളതിനെയും സാക്ഷീകരിക്കുന്ന പല ചരിത്ര ദൃഷ്ടാന്തങ്ങളും ഇതിനുമുമ്പ് ഈ സൂറത്തിൽ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. നബി തിരുമേനി ˜ യുടെയും സത്യത സ്ഥാപിച്ചുകൊണ്ടും, പരലോകം, അന്ത്യനാൾ, പുനഃരുത്ഥാനം ആദിയായവയെ പരാമർശിച്ചുകൊണ്ടും പലതും പ്രസ്താവിച്ചു. അടുത്ത ആയത്തിൽ, ക്വിയാത്ത്നാളിന് മുമ്പായി സംഭവിക്കുന്ന ഒരു അസാധാരണ അടയാളത്തെക്കുറിച്ചും, തുടർന്നുകൊണ്ട് അന്ത്യനാളിൽ സംഭവിക്കാനിക്കുന്ന പല സംഭവവികാ സങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നു. മിണ്ടാപ്രാണികളായ ചില ജീവികളുടെ സംസാരത്തെയും, കാര്യഗ്രഹണശക്തിയെയും സ്ഥാപിക്കുന്ന ചില സംഭവകഥകൾ വിവരിച്ചിട്ടുള്ള ഏക അദ്ധ്യായമാണ് ഈ സൂറത്ത്. ലോകാവസാനമടുക്കുമ്പോൾ സംഭവിക്കാനിരിക്കുന്ന അത്തരത്തിൽപെട്ട വേറൊരു സംഭവത്തെക്കുറിച്ചുള്ള പ്രസ്താവനയും ഈ സൂറത്തിൽ തന്നെ അല്ലാഹു ഉൾപ്പെടുത്തിയിരിക്കുകയാണ്, അല്ലാഹു പറയുന്നു:
27:82

۞وَإِذَا وَقَعَ ٱلۡقَوۡلُ عَلَيۡهِمۡ أَخۡرَجۡنَا لَهُمۡ دَآبَّةٗ مِّنَ ٱلۡأَرۡضِ تُكَلِّمُهُمۡ أَنَّ ٱلنَّاسَ كَانُواْ بِـَٔايَٰتِنَا لَا يُوقِنُونَ

(82) അവരുടെ മേൽ (ആ)വാക്ക് സംഭവിക്കുമ്പോൾ, ഭൂമിയിൽ നിന്നും ഒരു ജീവിയെ (മൃഗത്തെ) നാം അവർക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യർ നമ്മുടെ ലക്ഷ്യങ്ങളിൽ ദൃഢവിശ്വാസം കൊള്ളാതിരിക്കുക യാണെന്ന് അതവരോട് സംസാരിക്കു ന്നതാണ്. (82) സംഭവിച്ചാൽ, സംഭവിക്കുമ്പോൾ വാക്ക് അവരിൽ നാം പുറപ്പെടുവിക്കും അവർക്ക് ഒരു ജീവിയെ , ജന്തുവെ, മൃഗത്തെ ഭൂമിയിൽ നിന്ന് അതവരോട് സംസാരിക്കും ജനങ്ങൾ (മനുഷ്യർ) ആണെന്ന് അവരാകുന്നു നമ്മുടെ ലക്ഷ്യങ്ങളിൽ, ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നില്ല. ക്വിയാമത്തുനാളിന്റെ മുന്നോടിയായി പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ദൃഷ്ടാന്തങ്ങളിൽ ഒന്നാണിത്. വാക്ക് സംഭവിക്കുമ്പോൾ ത്സ ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ക്വിയാമത്ത്നാൾ, പുനഃരുത്ഥാനം, ശിക്ഷ, എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ സമയം ആസന്നമാകുമ്പോൾ എന്നത്രെ. അല്ലാഹുവിന്റെ കല്പനകൾ ധിക്കരിച്ചുകൊണ്ട് ജനങ്ങൾ ഒരവസരത്തിലായിരിക്കും അല്ലാഹു ഇൗ ജീവിയെ പ്രത്യക്ഷപ്പെടുത്തുക. മനുഷ്യൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ശരിക്ക് വിശ്വസിക്കുന്നില്ല-അവർ ദുർമാർഗത്തിൽ മുഴുകിയിരിക്കുകയാണ്-എന്ന് ആ ജീവി അവരോട് സംസാരിക്കും . ഇൗ മൃഗം എങ്ങനെയായിരിക്കും ? അതിന്റെ സംസാരം ഏത് ഭാഷയിൽ - അല്ലെങ്കിൽ ഏതു രൂപത്തിൽ - ആയിരിക്കും ? ജനങ്ങളെപ്പറ്റി അതെങ്ങിനെ അറിയും? ഇതൊന്നും സൂക്ഷ്മമായി പറയുവാൻ നമുക്ക് സാധ്യമല്ല. അതൊന്നും വിവരിച്ചു കാണിക്കുന്ന ബലവത്തായ ഹദീഥുകളും കാണപ്പെടുന്നില്ല. ക്വിയാമത്തുനാളിന്റെ അടയാളങ്ങളിൽ ഒന്നായി ഇൗ ജീവിയെയും നബി ˜ എണ്ണിയിരിക്കുന്നു. ഒന്നിലധികം ബലവത്തായ ഹദീഥുകളിൽ ഇതിനെക്കുറിച്ച് നബി˜പ്രവചനം ചെയ്തിരിക്കുന്നു. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമാകുന്നു: (അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു : ഞാൻ റസൂൽ തിരുമേനി ˜ യിൽ നിന്ന് ഒരു വർത്തമാനം പഠിച്ചുവെച്ചിട്ടുണ്ട്. പിന്നെ ഇതുവരെയും ഞാനത് വിസ്മരിച്ചിട്ടില്ല. റസൂൽ ˜ ˜ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: (അന്ത്യനാളിന്റെ അടയാളമായി) പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളിൽ ആദ്യമായുണ്ടാകുന്നത് സൂര്യൻ അതിന്റെ അസ്തമയദിക്കിൽനിന്ന് ഉദയം ചെയ്യലും, ഒരു പൂർവ്വാഹന സമയത്ത് ജനങ്ങളിൽ മൃഗം - അഥവാ ജീവി പ്രത്യക്ഷപ്പെടലുമാകുന്നു. ഇൗ രണ്ടിൽവെച്ച് ഏതൊന്ന് അതിന്റെ തുണയുടെ മുമ്പുണ്ടായോ ഉടനെ അടുത്തു തന്നെ മറ്റേതും അതിനെത്തുടർന്നുണ്ടാകുന്നതാണ്.) ഇൗ രണ്ട് ദൃഷ്ടാന്തങ്ങൾക്കു പുറമെ വേറെയും ചില സംഭവങ്ങൾ ക്വിയാമത്തിന്റെ ആസന്നതയുടെ അടയാളമായി ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇൗ സൂറത്തിൽ മുമ്പ് പ്രസ്താവിച്ച ഉറുമ്പിന്റെയും, മരക്കൊത്തിയുടെയും സംഭവങ്ങളെ നിഷേധിക്കുന്ന യുക്തിവാദക്കാർ ഇൗ ആയത്തിന്റെ അർത്ഥവ്യാഖ്യാനങ്ങളിലും അവരുടെതായ ചില പ്രസ്താവനകൾകൊണ്ട് തൃപ്തി അടയുവാനോ, അതിനെ കൂടുതൽ വ്യക്തമാക്കുന്ന ഹദീഥുകൾക്ക് അൽപമെങ്കിലും പരിഗണന നൽകുവാനോ അവർ തയ്യാറില്ല. ഒരിക്കൽ അതിനെപ്പറ്റി ജന്തു എന്നും വേറൊരിക്കൽ എന്തോ ഒരു ഭയങ്കര വസ്തു എന്നും പിന്നീട് അന്മിപർവ്വതം പൊട്ടിത്തെറിക്കൽ പോലെയുള്ള സംഭവം എന്നും മറ്റും പരസ്പര വിരുദ്ധമായ വാക്കുകൾ പ്രയോഗിച്ചുകൊണ്ട് അവർ അന്യഥാ വ്യാഖ്യാനം നൽകിയിരിക്കുകയാണ്. ഉപയോഗിച്ച വാക്ക് ദാ∫ത്ത് ( ഛ ) എന്നത്രെ. ഭൂമിയിൽ കൂടി ചലിക്കുന്ന ജീവി-അല്ലെങ്കിൽ ജന്തു-എന്നാണതിന്റെ അർത്ഥം. എങ്കിലും സാധാരണമായി മൃഗം എന്ന അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. ഏതായാലും, അത് ഭൂകമ്പമോ മറ്റോ അല്ല തന്നെ. ( ) അതുകൊണ്ട് അല്ലാഹുവും അവന്റെ റസൂലും പറഞ്ഞതിനെ അതേ രൂപത്തിൽ തന്നെ നമുക്ക് വിശ്വസിക്കുക. അതാണ് സത്യവിശ്വാസികളുടെ ചുമതലയും. സത്യവിശ്വാസത്തിന്റെ ലക്ഷണവും. ( ) (ദാ∫ത്ത്) എന്നാൽ ചലിക്കുന്ന ജീവി എന്നാണ്. യാത്രക്കും, സാ ധനങ്ങൾ ചുമക്കുവാനും ഉപയോഗിക്കുന്ന ജീവിക്കാണ് 8 ഭൂമിയിൽനിന്നുള്ള ഒരു മൃഗം പ്രത്യക്ഷപ്പെടുന്നതിന്റെ തുണയായിക്കൊണ്ട് പ്രസ്താവിച്ച മറ്റൊരു കാര്യം, സൂര്യൻ അസ്തമയ ദിക്കിൽ നിന്ന് ഉദയം ചെയ്യലാണല്ലോ. ഇതിനെപ്പറ്റി ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീഥിൽ നബി പ്രസ്താ വിച്ചിട്ടുള്ളത് ഇവിടെ ഓർക്കുന്നത് നന്നായിരിക്കും. തിരുമേനി ˜ പറഞ്ഞതായി അബൂഹുറയ്റഃ(റ) പറയുന്നു : സൂര്യൻ അതിന്റെ അസ്തമയദിക്കിൽ നിന്ന് ഉദയം ചെയ്യുന്നത് വരെ അന്ത്യസമയം (ലോകാവസാനം)സംഭവിക്കുകയില്ല. അങ്ങനെ, അത് ഉദയം ചെയ്യുകയും ജനങ്ങൾ അത് കാണുകയും ചെയ്യുമ്പോൾ, അവർ എല്ലാവരും തന്നെ വിശ്വസിക്കും. അതാകട്ടെ, ഒരു ദേഹത്തിനും അതിന്റെ (അപ്പോഴുണ്ടാകുന്ന) വിശ്വാസം ഫലം ചെയ്യാത്ത സമയമായിരിക്കും. പിന്നീട് നബി ˜ സൂ: 158-ാം വചനം ഓതിക്കാണിക്കുകയും ചെയ്തു (ബു.) അല്ലാഹുവിന്റെ ചില ദൃഷ്ടാന്തങ്ങൾ വരുന്ന ദിവസം, അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തതോ, അല്ലെങ്കിൽ ഒരു നൻമയും ചെയ്തിട്ടില്ലാത്തതോ ആയ ഒരു ദേഹത്തിനും അതിന്റെ വിശ്വാസം ഫലം ചെയ്കയില്ല എന്നത്രെ ആ ആയത്തിൽ പ്രസ്താവിച്ചിരിക്കുന്നത്.( ) തുടർന്നുള്ള വചനങ്ങളിൽ ക്വിയാമത്ത്നാളിൽ ഉണ്ടാകുന്ന ചില സംഭവവികാസ ങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു : വിഭാഗം - അധികം ഉപയോഗിക്കാറുള്ളത് എന്ന് മുൻജിദിൽ കാണാം (ദാ∫ത്തുൽ അർദ്വ് എന്നത് ക്വിയാമത്ത് നാളിന്റെ അടയാളങ്ങളിൽപെട്ടതാണ്) എന്ന് ക്വാമൂസിൽ പ്രത്യേകം കാണിച്ചിട്ടുണ്ട്. ഇതേ പ്രകാരം തന്നെ എന്ന അറബി-ഇംഗ്ലീഷ് നിഘണ്ടുവും രേഖപ്പെടുത്തുന്നു. അതിലെ വാചകം ഇതാണ് : ഠവല വേല ലമൃവേ വേല ലിറീള (ലോകാവസാനത്തിനടുത്ത കാലത്ത് പ്രത്യക്ഷപ്പെടുമെന്ന് പറയപ്പെടുന്ന ഭൂമിയിലെ മൃഗം.)
27:83

وَيَوۡمَ نَحۡشُرُ مِن كُلِّ أُمَّةٖ فَوۡجٗا مِّمَّن يُكَذِّبُ بِـَٔايَٰتِنَا فَهُمۡ يُوزَعُونَ

(83) എല്ലാ സമുദായത്തിൽനിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂ ട്ടുന്ന ദിവസം (ഓർക്കുക)! എന്നിട്ട്, അവർ തടഞ്ഞു നിയന്ത്രിക്കപ്പെടുന്നതാകു ന്നു. (83) നാം ഒരു മിച്ചുകൂട്ടുന്ന ദിവസം എല്ലാ സമുദായത്തിൽ നിന്നും വിശ്വസിക്കാത്ത ഓരോ സമൂഹത്തെയും തടഞ്ഞുവെച്ച് ഒരുമിച്ചു കൂട്ടി നിന്ദ്യമായ നിലയിൽ ഒന്നടങ്കം അന്ന് വിചാരണ നിലയത്തിലേക്ക് കൊണ്ടുവരുന്നതാണ്.
27:84–85

حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبۡتُم بِـَٔايَٰتِي وَلَمۡ تُحِيطُواْ بِهَا عِلۡمًا أَمَّاذَا كُنتُمۡ تَعۡمَلُونَ

وَوَقَعَ ٱلۡقَوۡلُ عَلَيۡهِم بِمَا ظَلَمُواْ فَهُمۡ لَا يَنطِقُونَ

(84) അങ്ങനെ, അവർ വന്നാൽ അവൻ (അല്ലാഹു) പറയും: എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ റിയാതെ നിങ്ങൾ അവയെ വ്യാജമാ ക്കിയോ?! അതല്ലെങ്കിൽ, നിങ്ങൾ എന്തായിരുന്നു പ്രവർത്തിച്ചുകൊണ്ടി രുന്നത് (85) അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം അവരിൽ (ശിക്ഷയുടെ) വാക്ക് സംഭവിക്കു ന്നതുമാണ്, അപ്പോൾ അവർ (ഒരക്ഷരവും) ഉരിയാടുകയില്ല. (84) അങ്ങനെ അവർ വന്നാൽ അവൻ പറയും നിങ്ങൾ വ്യാജമാക്കിയോ എന്റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ നിങ്ങൾ അവയെക്കുറിച്ച് സൂക്ഷ്മമാക്കാതെ അറിവ് (സൂക്ഷ്മമായറിയാതെ) അതല്ലെങ്കിൽ എന്താണ് നിങ്ങളായിരുന്നത് പ്രവർത്തിക്കുക (85) സംഭവിക്കുകയും ചെയ്യുന്നതാണ് വാക്ക് അവരിൽ, അവർക്ക് അവർ അക്രമം പ്രവർത്തിച്ചതുകൊണ്ട് അപ്പോൾ അവർ മിണ്ടുകയില്ല, ഉരിയാടുകയില്ല. അവരുടെ കൺമുമ്പിൽ തന്നെ സ്ഥിതിചെയ്തിരുന്ന അനേകം ലക്ഷ്യങ്ങളെപ്പറ്റി വേണ്ടത്പോലെ മനിലാക്കുവാനും, അതുവഴി അല്ലാഹുവിലും അവന്റെ നിർദ്ദേശങ്ങളിലും വിശ്വസിക്കുവാനും തയ്യാറാകാതെ, അവയെ അപ്പാടെ നിഷേധിച്ചു വന്നവരോട് അല്ലാഹു തന്റെ സന്നിധിയിൽ വെച്ച് സഗൗരവം ചോദിക്കുന്ന ചോദ്യങ്ങളാണത്. എന്ത് മറുപടിയാണവർക്ക് പറയുവാനുണ്ടാകുക അതിഭയങ്കരമായ ആ വിപൽഘട്ടത്തിൽ ഒരക്ഷരം പോലും മിണ്ടുവാൻ അവർക്ക് സാധ്യമല്ല. അല്ലാഹു നമ്മെ കാക്കട്ടെ
27:86

أَلَمۡ يَرَوۡاْ أَنَّا جَعَلۡنَا ٱلَّيۡلَ لِيَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

(86) അവർക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാൻ വേണ്ടി രാത്രിയെയും, കണ്ണ് കാണത്തക്കവി ധത്തിൽ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവർ കണ്ടി ട്ടില്ലേ?! നിശ്ചയമായും, അതിൽ വിശ്വസിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ട്. (86) അവർ കണ്ടിട്ടില്ലേ നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാത്രിയെ അവർ ശാന്തമായിരിക്കുവാൻ, അടങ്ങുവാൻ വേണ്ടി അതിൽ പകലിനെയും കാണാവുന്നതായി, കാണത്തക്കവണ്ണം നിശ്ചയമായും അതിലുണ്ട് ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് അവർ വിശ്വസിക്കുന്നു. ഉറങ്ങുവാനും, വിശ്രമിക്കുവാനും തക്കവണ്ണം രാത്രിയെ ശാന്തമയമായും, ജോലി ചെയ്വാനും, ഉപജീവനമാർഗമന്വേഷിക്കുവാനും ഉപയുക്തമായ നിലയിൽ പകലിനെ വെളിച്ചം നിറഞ്ഞതായും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഓരോരുവനും നിത്യം കണ്ടനുഭവിച്ചു വരുന്നതാണല്ലോ. ഇതെല്ലാം എങ്ങിനെ, ആർ, എന്തിനായി ഏർപ്പെടുത്തിയെന്നൊന്നും ചിന്തിക്കാത്തതിനെപ്പറ്റി അവരെ ആക്ഷേപിക്കുകയാണ്.
27:87

وَيَوۡمَ يُنفَخُ فِي ٱلصُّورِ فَفَزِعَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۚ وَكُلٌّ أَتَوۡهُ دَٰخِرِينَ

(87) കാഹളത്തിൽ ഊതപ്പെടുന്ന ദിവസം (ഓർക്കുക)! അപ്പോൾ, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആ കാ ശ ങ്ങ ളി ലു ള്ള വ രും , ഭൂമിയിലുള്ളവരും (എല്ലാം തന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്. എല്ലാവരും അവന്റെ അടുക്കൽ എളിയവരായ നിലയിൽ ചെല്ലുകയും ചെയ്യും. (87) ഊതപ്പെടുന്ന ദിവസം കാഹളത്തിൽ, കൊമ്പിൽ അപ്പോൾ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും ആകാശത്തിലുള്ളവർ ഭൂമിയിലുള്ളവരും യാതൊരു കൂട്ടരൊഴികെ അല്ലാഹു ഉദ്ദേശിച്ച എല്ലാവരും അവന്റെ അടുക്കൽ വരുന്നതാണ്, ചെല്ലും എളിയവരായിട്ട്, ക്വിയാമത്തുനാളിൽ ഉണ്ടാകുന്ന ഒന്നാമത്തെ കാഹളമൂത്താണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനുശേഷം വീണ്ടും രണ്ടു പ്രാവശ്യം കൂടി കാഹളത്തിൽ ഊതപ്പെടുമെന്നും, അതില്ല-ഒരു പ്രാവശ്യം മാത്രമേ ഊതപ്പെടുകയുള്ളുവെന്നും മഹാൻമാർക്കിടയിൽ രണ്ട് പക്ഷം കാണാം. കാഹളത്തിൽ ഊതപ്പെടുന്ന സന്ദർഭത്തിൽ താഴെ പറയുന്ന സംഭവങ്ങൾ നടക്കുന്നതായി പ്രസ്താവനകളിൽ നിന്നും ഹദീഥുകളിൽ നിന്നും മനിലാക്കാം 1) അപ്പോൾ എല്ലാവരും ഭയവിഹ്വലരും, പരിഭ്രമചിത്തരുമായിത്തീരുന്നു. 2) അപ്പോൾ എല്ലാവരും നാശമടഞ്ഞുപോകുന്നു. 3) അപ്പോൾ എല്ലാവരും രണ്ടാമത്തെ ജീവതത്തിലേക്ക് പ്രവേശിക്കുന്നു. അഥവാ പുനരെഴുന്നേൽപിക്കപ്പെടുന്നു. ആകയാൽ, ഭയവിഹ്വലതയുടെ ഊത്ത് ( ) എന്നും, ( ) എന്നും, എഴുന്നേൽപിന്റെ ഊത്ത് ( ) എന്നും ഇങ്ങിനെ മൂന്ന് ഊത്തുകൾ ഉണ്ടാകുമെന്നാണ് പല മഹാൻമാരും പറയുന്നത്. മറ്റൊരു വിഭാഗം പറയുന്നത്: ഭയവിഹ്വലതയുടെയും, നാശത്തിന്റെയും ഊത്തുകൾ വെവ്വേറെയല്ല - രണ്ടും ഒന്നുതന്നെയാണ് - എന്നാകുന്നു. വാസ്തവം ഏതായിരുന്നാലും ശരി, ഈ ആയത്തിൽ പ്രസ്താവിച്ച ഊത്ത് ഒന്നാമത്തേതുതന്നെ. സൂറത്തു സുമറിൽ അല്ലാഹു പറയുന്നു: (കാഹളത്തിൽ ഊതപ്പെടും; അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ബോധംകെട്ടു സ്തംഭിക്കുന്നതാണ്-അഥവാ നാശമടയുന്നതാണ്. എന്നിട്ട് മറ്റൊരു പ്രാവശ്യം അതിൽ ഊതപ്പെടും, അപ്പോഴതാ, അവർ എഴുന്നേറ്റു നോക്കുന്നവരായിരിക്കും) ഇടിമിന്നലോ മറ്റോ ഏറ്റു പെട്ടെന്ന് ബോധരഹിതമാകുന്നതിനും, മരണമടയുന്നതിനും ഉപയോഗിക്കുന്ന വാക്കാണ് ൻഞ്ചക്കഡ എന്നുള്ളത്. സൂ: സുമറിലെ ഈ ആയത്തിൽ പറഞ്ഞ ആദ്യത്തെ ഊത്തും, നാം വായിച്ചുകൊണ്ടിരിക്കുന്ന ആയത്തിൽ കാണുന്ന ഭയവിഹ്വലതയുടെ ഊത്തും ഓരോന്നും പ്രത്യേകം വെവ്വേറെ ഉണ്ടാകുന്നതാണോ അല്ലേ എന്നതിലാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഏതായാലും അവസാനത്തെ ഊത്ത് പുനരെഴുന്നേ ൽപ്പിന്നുള്ളത് തന്നെ. സൂ:സുമറിൽ വെച്ച് കൂടുതൽ വിവരം കാണാം അസ്ലിക്കഠൃ (സ്വൂർ) എന്ന വാക്കിനാണ് കാഹളം എന്നർത്ഥം കൊടുത്തത്. കൊമ്പ് എന്നും അർത്ഥം ഉണ്ട്. ഇസ്റാഫീൽ (അ) എന്ന മലക്കാണ് കാഹളത്തിൽ ഊതുകയെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. എന്നാൽ കാഹളം എങ്ങിനെയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങൾ നമുക്കറിഞ്ഞുകൂടാ. കാഹളത്തിൽ ഊതുമ്പോൾ, ഭയവിഹ്വലതയും നാശവും ബാധിക്കാത്ത ചിലരുണ്ടായിരിക്കുമെന്ന് ഈ രണ്ട് ആയത്തുകളിലും (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) എന്ന് പറഞ്ഞതിൽ നിന്ന് വ്യക്തമാണ്. ഇവർ ആരായിരിക്കുമെന്നുള്ളതും തിട്ടപ്പെടുത്തിപ്പറയുവാൻ നമുക്ക് സാധ്യമല്ല. 89-ാം വചനത്തിൽ കാണുന്ന സജ്ജനങ്ങളിൽ ഉൾപ്പെടുത്തിത്തന്ന് അന്നത്തെ ഭയങ്കരതകളിൽനിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ. ക്വിയാമത്തുനാളിൽ ഉണ്ടാകുന്ന മറ്റൊരു സംഭവവികാസത്തെപ്പറ്റി അടുത്ത ആയത്തിൽ പ്രസ്താവിക്കുന്നു.
27:88

وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةٗ وَهِيَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِيٓ أَتۡقَنَ كُلَّ شَيۡءٍۚ إِنَّهُۥ خَبِيرُۢ بِمَا تَفۡعَلُونَ

(88) പർവ്വതങ്ങളെ നിനക്ക് കാണാം - അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും ; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്. എല്ലാ വസ്തുക്കളെയും വ്യവ സ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്റെ പ്രവർത്തനം! നിശ്ചയമായും, അവൻ സൂക്ഷ്മജ്ഞനാകുന്നു. (88) നീ കാണും, നിനക്കു കാണാം, നീ കാണുന്നു പർവ്വതങ്ങളെ നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു,ഗണിക്കുന്നു, ഗണിക്കും നിശ്ചലമെന്ന്, ഇളകാത്തതായി അവ, അവയാകട്ടെ ചലിക്കും, ചലിക്കുന്നു, നടക്കും മേഘത്തിന്റെ ചലനം (മേഘം ചലിക്കുമ്പോലെ) അല്ലാഹുവിന്റെ പ്രവർത്തനം വ്യവസ്ഥാപിതമാക്കിയ എല്ലാ വസ്തുവെയും നിശ്ചയമായും അവൻ സൂക്ഷ്മമായറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ നിശ്ചലമായിക്കാണുന്ന ഈ വമ്പിച്ച പർവ്വതങ്ങൾ ക്വിയാമത്ത്നാളിൽ അടിപുഴകി മേഘംപോലെ അതിവേഗത്തിൽ ഓടിക്കറങ്ങുന്നതാണ്. വളരെ വലിപ്പമുള്ള വസ്തുക്കൾ ഒരേ രേഖയിൽ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, അവ ഒരിടത്ത് നിശ്ചലമായി നിലകൊള്ളുകയാണെന്ന് തോന്നുമല്ലോ. ക്വിയാമത്തുനാളിൽ മലകളിൽ ഉണ്ടാകുന്ന ഈ സ്ഥിതിമാറ്റത്തെക്കുറിച്ച് പല സ്ഥലത്തും പ്രസ്താവിച്ചിട്ടുള്ളതാണ് 10 (മലകൾ ഒരു നടത്തം നടക്കും) 47 (മലകളെ നാം നടത്തുന്ന ദിവസം) 20 (മലകൾ നടത്തപ്പെടുകയും ചെയ്യും, എന്നിട്ട്, അവ കാനൽപോലെയാകുന്നതാണ്.) എന്നൊക്കെയുള്ള വചനങ്ങൾ ഇതിനെക്കുറിച്ചാകുന്നു. സൂ:ത്വാഹാ 105-107 ഉം അവയുടെ വ്യാഖ്യാനവും നോക്കുക. പർവ്വതങ്ങളടക്കമുള്ള എല്ലാ വസ്തുക്കളെയും അതിസമർത്ഥമാംവണ്ണം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുന്ന അതേ ലോകനിയന്താവായ അല്ലാഹുവിന്റെ പ്രവർത്തനം തന്നെയാണ് അന്നത്തെ ദിവസം പർവ്വതങ്ങളിൽ ഈ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതും. അല്ലാതെ അവന്റെ പ്രവർത്തനത്തിലോ, വ്യവസ്ഥയിലോ എന്തെങ്കിലും ക്രമക്കേടോ, ന്യൂനതയോ സംഭവിക്കുന്നതുകൊണ്ടല്ല ഇത് ഉണ്ടാകുന്നത് എന്ന് കൂടി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. മലകളുടെ ചലനത്തെപ്പറ്റി ഇവിടെ പ്രസ്താവിച്ചത് ക്വിയാമത്ത് നാളിലെ സംഭവമെന്ന നിലക്കല്ലെന്നും, നിലവിലുള്ള അവസ്ഥ വിവരിച്ചതാണെന്നും ചില വ്യാഖ്യാതാക്കൾക്ക് അഭിപ്രായമുണ്ട്. അതായത്: ഭൂമി സദാ അതിവേഗത്തിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നു. അതിനെത്തുടർന്ന് ഭൂമിയിലുള്ള പർവ്വതങ്ങളും ഇതര വസ്തുക്കളെപ്പോലെത്തന്നെ അതോടൊപ്പം ചുറ്റിത്തിരിയുന്നതിനെയാണ് ഈ വചനം കുറിക്കുന്നതെന്ന് സാരം. അവയുടെ ഈ ചലനം കാഴ്ചയിൽ മനിലാക്കാൻ കഴിയാത്തതുകൊണ്ട് അവ നിശ്ചലമാണെന്ന് തോന്നുമല്ലോ. ആയത്തിലെ ഞ്ചഹ്മ ,ശഞ്ചഖ എന്നീ ക്രിയാരൂപങ്ങൾ ഓരോന്നും ഭാവികാലത്തെയും, വർത്തമാനകാലത്തെയും ( )കുറിക്കുവാൻ ഉതകുന്ന രൂപത്തിൽ ( ല ) ആകകൊണ്ട് രണ്ടാമത് പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞുകൂടാത്തതാണ് . (എല്ലാ വസ്തുവെയും വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തിട്ടുള്ള അല്ലാഹുവിന്റെ അഭിപ്രായത്തിനും എതിരാകുന്നുമില്ല. പക്ഷേ, മറ്റു ചില വസ്തുതകൾ വെച്ചുനോക്കുമ്പോൾ ഇൗ വചനം, ക്വിയാമത്ത് നാളിലുണ്ടാകുന്ന സ്ഥിതിമാറ്റത്തെത്തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വെക്കുവാൻ നമ്മെ നിർബന്ധിക്കുന്നത് കാണാം. ഒന്നാമതായി, ഇവിടത്തെ സന്ദർഭം അന്ത്യനാളിനെക്കുറിച്ചുള്ള വിവരണമാണ്. 82 മുതൽ 87 കൂടിയ ആയത്തുകളും, തുടർന്നുള്ള 89, 90 എന്നീ ആയത്തുകളും നോക്കുക. അപ്പോൾ ഇടക്ക് വെച്ചു ഇൗയൊരു വചനം അതിൽ നിന്ന് അടർത്തിയെടുക്കുവാൻ ന്യായം കാണുന്നില്ല. അതേ സമയത്ത് ക്വിയാമത്ത് നാളിൽ പർവ്വതങ്ങൾ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും, തട്ടിത്തകർത്തപ്പെടുമെന്നും, പൊടിപാറ്റപ്പെടുമെന്നും മറ്റുമുള്ള അനേകം വിവരങ്ങൾ ആവർത്തിച്ചു പറയാറുള്ളതുമാണ്. 2-ാമതായി അവതരണ കാലത്ത് ഭൂമിയുടെ ചലനത്തെക്കുറിച്ച് പൊതുവിൽ ആർക്കും അറിവില്ലായിരുന്ന സ്ഥിതിക്ക് പിന്നീട് സ്ഥാപിക്കപ്പെട്ട ഇൗ ശാസ്ത്രതത്വത്തെപ്പറ്റിയാണ് ഇൗ വചനത്തിൽ പ്രസ്താവിക്കുന്നതെന്ന് അന്നുള്ളവർക്ക് മനിലാക്കുവാൻ വിഷമമുണ്ടാവുക സ്വാഭാവികമാണ്. മുമ്പുള്ള മഹാൻമാർ ആരും അങ്ങിനെ മനിലാക്കുകയോ, പറയുകയോ ചെയ്തതായി അറിയില്ല. പിൽകാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട ചില ശാസ്ത്രീയ യാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യാറുണ്ടെങ്കിലും അവതരണകാലത്തുള്ളവർക്ക് മനിലാക്കുവാൻ കഴിയാത്തതും, പിൽക്കാലക്കാർക്ക് മാത്രം ഗ്രഹിക്കുവാൻ സാധിക്കുന്നതുമായ പ്രസ്താവനകൾ കാണപ്പെടാറില്ല. അത് കേവലം യുക്തിവിരുദ്ധവുമാണ്. വിശദാംശം ഗ്രഹിക്കുന്നതിൽ ഏറ്റക്കുറവുണ്ടാകുന്നതാണെങ്കിലും, ഒന്നാമതായി അഭിമുഖീകരിക്കുന്ന ജനതക്ക് അതിലെ ആശയങ്ങൾ മുഴുവനും ഗ്രാഹ്യമാകണമല്ലോ. 3-ാമതായി ഭൂമി ചലിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം അതിനെത്തുടർന്ന് ചലിക്കുന്ന മലകൾ മാത്രമല്ല; ഭൂമിയൊന്നിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന അതിലെ സകല വസ്തുക്കളും നമ്മുടെ ദൃഷ്ടിയിൽ നിശ്ചലമായിത്തന്നെയാണ് കാണപ്പെടുന്നത്. യഥാർത്ഥത്തിൽ, ഒരു മണിക്കൂറിൽ ഏറെക്കുറെ 1000 നാഴിക വേഗതയിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി തന്നെയും നമ്മുടെ ദൃഷ്ടിയിൽ നിശ്ചലമായിട്ടാണ് തോന്നുന്നത്. എന്നിരിക്കെ, അവയെക്കുറിച്ചൊന്നും പറയാതെ, ആപേക്ഷിക ചലനം ചെയ്യുന്ന മലകളെക്കുറിച്ച് മാത്രം എടുത്തുപറയുന്നതിൽ വലിയ പാഠമൊന്നും കാണപ്പെടുന്നില്ല.
27:89–90

مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَا وَهُم مِّن فَزَعٖ يَوۡمَئِذٍ ءَامِنُونَ

وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتۡ وُجُوهُهُمۡ فِي ٱلنَّارِ هَلۡ تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ

(89) ആർ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാൾ ഉത്തമമായതുണ്ടായിരിക്കും, അവർ, അന്നത്തെ ദിവസം ഭയവിഹ്വ ലതയിൽ നിന്നും നിർഭയന്മാരു മായിരിക്കും. (90) ആർ തിന്മയും കൊണ്ട് വന്നുവോ അവരുടെ (മുഖങ്ങൾ (കുത്തിക്കൊണ്ട്) നരകത്തിൽ മറിച്ചിടപ്പെടുകയും ചെയ്യും. നിങ്ങൾ പ്രതിഫലം നൽക പ്പെടുമോ?! (എന്ന് അവരോട് പറയപ്പെടും) (89) ആർ വന്നുവോ, ആരെങ്കിലും വന്നാൽ നൻമയും കൊണ്ട് എന്നാൽ അവന്നുണ്ട് ഉത്തമമായത് അതിനെക്കാൾ, അത്നിമിത്തം അവർ, അവരാകട്ടെ ഭയവിഹ്വലതയിൽ നിന്ന്, പരിഭ്രമത്തെപ്പറ്റി അന്ന് ആ ദിവസം നിർഭയമായിരിക്കും, വിശ്വസ്തരാണ് (90) ആർ വന്നുവോ, ആരെങ്കിലും വന്നാൽ തിൻമയുമായി എന്നാൽ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും അവരുടെ മുഖങ്ങൾ നരകത്തിൽ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ യാതൊന്നിന്നല്ലാതെ നിങ്ങളായിരുന്നു (അത് പ്രവർത്തിച്ചിരുന്നു) നൻമ ( ) കൊണ്ടുദ്ദേശ്യം സൽകർമങ്ങളും, തിൻമ ( )കൊണ്ടുദ്ദേശ്യം ദുഷ്കർമങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. എന്നാൽ, അല്ലാഹുവിലും അവന്റെ ഏകത്വത്തിലും (തൗഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ് എല്ലാ നൻമകളിലുംവെച്ച് ഏറ്റവും പ്രധാനമായത് എന്നും, അതില്ലാത്തപക്ഷം മറ്റുള്ള കാര്യങ്ങളൊന്നും തന്നെ അല്ലാഹുവിന്റെ അടുക്കൽ പരിഗണിക്കപ്പെടുകയില്ലെന്നും പറയേണ്ടതില്ല. (സൂ: ഫുർക്വാൻ 23 പോലുള്ള സ്ഥലങ്ങളിൽ) വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണിത്. തിൻമകളുടെ കൂട്ടത്തിൽ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാൻമാർ ഇവിടെ നൻമയെ തൗഹീദിന്റെ വാക്യം ( ഗ്നഞ്ഞപ്പര )എന്നും, തിൻമയെ കുഫ്റിന്റെ വാക്യം ( ഗ്നഞ്ഞപ്പര ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്. നൻമയുമായി വന്നിട്ടുള്ള സജ്ജനങ്ങൾക്ക് അവരുടെ സൽകർമങ്ങളുടെ അളവിൽ കവിഞ്ഞ തോതിലാണ് പ്രതിഫലം നൽകപ്പെടുന്നത്. മാത്രമല്ല, ആ ഭയങ്കര ദിവസത്തിൽ യാതൊരു പേടിയും പരിഭ്രമവും കൂടാതെ രക്ഷപ്പെടുന്നവരുമായിരിക്കും അവർ എന്ന വാക്യത്തിനാണ് അതിനെക്കാൾ ഉത്തമമായതുണ്ടായിരിക്കും, എന്ന് തർജ്ജമ കൊടുത്തത്. ഇതിൽ എന്ന വാക്കിന് അതിനെക്കാൾ എന്നും അത് നിമിത്തം എന്നും അർത്ഥം വരാവുന്നതാണ്. പല വ്യാഖ്യാതാക്കളും രണ്ടാമത്തെ അർത്ഥമാണിവിടെ സ്വീകരിച്ചിട്ടുള്ളതും. ഏതായാലും, നൻമയുടെ പ്രതിഫലം, അതിന്റെ തോതിൽ കവിഞ്ഞതായിരി ക്കുമെന്നും, തിൻമയുടെ ഫലം അതിന്റെ അളവനുസരിച്ചു മാത്രമായിരിക്കുമെന്നും അല്ലാഹു സ്പഷ്ടമാക്കിയിട്ടുള്ളതാകുന്നു. സൂ: ഇപ്രകാരം പറയുന്നു: (ആർ നൻമയും കൊണ്ട് വന്നുവോ അവന് അതിന്റെ പത്തത്രയുമുണ്ടായിരിക്കും, ആർ അവന് അതിന്റെ അത്രയല്ലാതെ പ്രതിഫലം നൽകപ്പെടുകയില്ല. അവർ അക്രമിക്കപ്പെടുന്നതുമല്ല) സൂ: ക്വസ്വസ്വ് 84-ലും ഇൗ ആശയം കാണാം. ഇൗ പ്രസ്താവന പൊതുവിൽ എല്ലാവർക്കും ബാധകമാകുന്നു. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്ന ഭാഗ്യവാൻമാർക്ക് അവൻ കണക്കില്ലാതെ നൽകുന്നു ( - ) ചരിത്രലക്ഷ്യങ്ങൾ, പ്രകൃതിദൃഷ്ടാന്തങ്ങൾ, ക്വിയാമത്ത് നാളിലെ സംഭവവികാസങ്ങൾ, സൻമാർഗികളുടെയും, ദുർമാർഗികളുടെയും സ്ഥിതിഗതികൾ എന്നിങ്ങിനെ വിവിധ വിഷയകമായി പ്രതിപാദിച്ചശേഷം സംസാരഗതി മറ്റൊരു രൂപത്തിലേക്ക് മാറ്റികൊണ്ട് അല്ലാഹു ഇൗ അദ്ധ്യായം അവസാനിപ്പിക്കുന്നു. നബി തിരുമേനി ˜ യുടെ പ്രബോധനത്തിന്റെ നയവും, മാർഗവും സംക്ഷിപ്തമായി അവസാനത്തെ വചനങ്ങളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. നബി ˜ മന മാധാനം നൽകുന്നതോടൊപ്പം ദുർമാർഗികൾക്ക് വളരെ കനത്ത ഒരു താക്കീതും അതിൽ കാണാം:
27:91–93

إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ رَبَّ هَٰذِهِ ٱلۡبَلۡدَةِ ٱلَّذِي حَرَّمَهَا وَلَهُۥ كُلُّ شَيۡءٖۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ

وَأَنۡ أَتۡلُوَاْ ٱلۡقُرۡءَانَۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَقُلۡ إِنَّمَآ أَنَا۠ مِنَ ٱلۡمُنذِرِينَ

وَقُلِ ٱلۡحَمۡدُ لِلَّهِ سَيُرِيكُمۡ ءَايَٰتِهِۦ فَتَعۡرِفُونَهَاۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ

(91) (നബിയേ, പറഞ്ഞേക്കു ക:) ഈ രാജ്യത്തെ അലംഘനീയ (പരിപാവന) മാക്കിയിട്ടുള്ളവനായ അതിന്റെ റ∫ിനെ ആരാധിക്കുവാൻ മാത്രമാണ് എന്നോട് കൽപിക്കപ്പെട്ടി രിക്കുന്നത്. എല്ലാ വസ്തുവും അവന്റെതത്രെ. ഞാൻ മുസ്ലിംകളിൽ പെട്ടവ നായിരിക്കുവാനും എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു. (92) ഞാൻ പാരായണം ചെയ്യുവാനും (കല്പിക്ക പ്പെട്ടിട്ടുണ്ട്). എന്നാൽ, ആരെങ്കിലും നേർമാർഗം സ്വീകരിക്കുന്നതായാൽ, അവൻ തനിക്ക് (ഗുണത്തിന്) വേണ്ടി ത്തന്നെ നേർമാർഗം സ്വീകരിക്കുന്നു (നബിയേ) ആരെങ്കിലും വഴിപിഴച്ചു പോകുന്നതായാൽ, നീ പറഞ്ഞേ ക്കുക: ന്ധ ഞാൻ മുന്നറിയിപ്പു നൽകുന്ന വരിൽ പെട്ടവൻ മാത്രമാണ് ത്സ , എന്ന് (93) (വീണ്ടും) പറയുക: അല്ലാഹുവിന് സർവ്വസ്തുതിയും! അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങ ൾക്കവൻ (അടുത്ത്) കാണിച്ചുതന്നേ ക്കുന്നതാണ് ; അപ്പോൾ നിങ്ങൾക്കത് മനിലായിക്കൊള്ളും! നിങ്ങൾ പ്രവർത്തിക്കു ന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ. (91) നിശ്ചയമായും എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു ഞാൻ ആരാധിക്കുവാൻ(മാത്രം) ഈ രാജ്യത്തിന്റെ റ∫ിനെ (നാഥനെ) യാതൊരുവൻ അതിനെ അലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) അവന്നുള്ളതാണ്, അവന്റെതാണ് എല്ലാ വസ്തുവും ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഞാൻ ആയിരിക്കുവാൻ മുസ്ലിംകളിൽ(പെട്ടവൻ) (92) ഞാൻ പാരായണം ചെയ്വാനും, ഓതുവാനും എന്നാൽ ആർ, ആരെങ്കിലും സൻമാർഗം പ്രാപിച്ചാൽ, നേർമാർഗം സ്വീകരിച്ചു(വെങ്കിൽ) എന്നാൽ നിശ്ചയമായും അവൻ നേർമാർഗം സ്വീകരിക്കുന്നു തനിക്കുവേണ്ടിത്തന്നെ ആർ വഴിപിഴച്ചുവോ അപ്പോൾ നീ പറയുക നിശ്ചയമായും ഞാൻ മുന്നറിയിപ്പു നൽകുന്നവരിൽ(പെട്ടവൻ)മാത്രമാണ് (93) നീ പറയുകയും ചെയ്യുക സർവ്വസ്തുതിയും അല്ലാഹുവിനാണ് അവൻ നിങ്ങൾക്ക് (അടുത്ത്)കാണിച്ചുതരും അവന്റെ ദൃഷ്ടാന്തങ്ങൾ അപ്പോൾ നിങ്ങൾക്കത് മനിലാകും, അതറിഞ്ഞുകൊള്ളും നിന്റെ റ∫ല്ല (ഒട്ടും അശ്രദ്ധൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് "ഈ രാജ്യം' എന്ന് പറഞ്ഞത് മക്കയെ ഉദ്ദേശിച്ചാകുന്നു. അല്ലാഹുവിനെ ആരാധിക്കുവാൻ ഒന്നാമതായി സ്ഥാപിക്കപ്പെട്ട എന്ന വിശുദ്ധ ദേവാലയം മക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി ˜ വസിക്കുന്നതും അവിടെത്തന്നെ. അതിന്റെ ചുറ്റുപാടുമുള്ള ജനതയെ തൗഹീദിലേക്ക് തിരുമേനി ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാലവുമാണത്. ഈ നിലക്കാണ് ഈ രാജ്യത്തിന്റെ റ∫് എന്ന് പറഞ്ഞത്. അതിനെ അലംഘനീയമാക്കി ( സ്ലത്ഥലഞ്ചങ ) എന്നതിന്റെ താൽപര്യം, അവിടെ വെച്ച് രക്തം ചിന്തുക, അക്രമം നടത്തുക, കയ്യേറ്റം ചെയ്യുക മുതലായവയെല്ലാം അതി കർശനമായി മുടക്കപ്പെടുകയും (ഹറാമാക്കുകയും) ഇതരരാജ്യങ്ങൾക്കില്ലാത്ത ബഹുമാനം കൽപിക്കപ്പെടുകയും (ഹുർമത്താക്കുകയും) ചെയ്തിരിക്കുന്നുവെന്നത്രെ. ഈ അർത്ഥത്തിൽ തന്നെയാണ് അതിന്ന് "ഹറം'( ) എന്ന് പറയുന്നത്. ഞാൻ പാരായണം ചെയ്യുവാനും ( ) എന്നു പറഞ്ഞതിന് രണ്ടുതരത്തിൽ ഉദ്ദേശ്യം കൽപിക്കപ്പെട്ടുകാണാം. ഒന്ന് : സാരോദ്ദേശ്യങ്ങളും തത്വരഹസ്യങ്ങളും കൂടുതൽ കൂടുതൽ മനിലാക്കുവാൻ വേണ്ടി അത് എപ്പോഴും വായിക്കുവാൻ എന്നും, രണ്ട്: പ്രബോധനമെന്ന നിലക്ക് ജനങ്ങളിൽ അത് ഓതിക്കേൾപ്പിക്കുവാൻ എന്നുമാണത്. നിത്യപാരായണം ചെയ്യുന്നതിന്റെ പ്രാധാന്യത്തെയും, ആവശ്യത്തെയും കുറിച്ച് നിരവധി വാക്യങ്ങളും നബിവചനങ്ങളും വന്നിട്ടുള്ളതാണ്. അവസാനത്തെ വാക്യം വളരെ ഗൗരവമേറിയ ഒരു വസ്തുത-എല്ലാവരും സദാസമയത്തും ഓർമിച്ചുകൊണ്ടിരിക്കേണ്ടുന്നതും, എല്ലാവരുടെയും നൻമതിൻമകളുടെ ഏറ്റക്കുറവിന് നിദാനമായിരിക്കുന്നതുമായ ഒരു യാഥാർത്ഥ്യംചൂണ്ടിക്കാട്ടുന്നു ർൾപ്പഞ്ഞഞ്ചഖസ്ലഞ്ഞഥ സ്ലലവ (നിങ്ങൾ പ്രവർത്തി ക്കുന്നതിനെക്കുറിച്ച് നിന്റെ റ∫് അശ്രദ്ധനല്ലതന്നെ) ഇമാം അഹ്മദുബ്നു ഹമ്പൽ (റ) സാധാരണ ചൊല്ലാറുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെടുന്ന രണ്ട് മുറി പദ്യങ്ങൾ ഈ വാക്യത്തിന്റെ ഒരു വിവരണമത്രെ: സാരം: വല്ലവേളയിലും, ആരുമില്ലാതെ നീ തനിച്ചായിരുന്നാൽ ഞാൻ തനിച്ചാണെന്ന് നീ കരുതിപ്പോകരുത്. എന്നാൽ നിന്നെ മേൽനോട്ടം ചെയ്യുന്ന ഒരാളുണ്ടെന്ന് ഓർത്തുകൊള്ളണം. ഒരു വിനാഴിക നേരമെങ്കിലും അല്ലാഹു അശ്രദ്ധനായിരിക്കുമെന്നോ, ഒളിച്ചുവെക്കുന്ന ഏതെങ്കിലും കാര്യം അവൻ അറിയാതെ പോകുമെന്നോ ഒരിക്കലും നീ ധരിച്ചേക്കുകയുമരുത്. അല്ലാഹു നമ്മെ സൽപാതയിൽ നടത്തിത്തരുകയും,നമ്മുടെ പാപങ്ങൾ പൊറുത്തുതരുകയും ചെയ്യട്ടെ - ആമീൻ ഭഴ 1381 മ്മൾഷ ഭഴ 1381 മ്മൾഷ ഭഴ 1381 മ്മൾഷ ഭഴ 1381 മ്മൾഷ ഭഴ 1381 മ്മൾഷ ല്ല ന്മഴ ർസ്ലര ന്മഴ ർസ്ലര ന്മഴ ർസ്ലര ന്മഴ ർസ്ലര ന്മഴ ർസ്ലര മ്മ 6 മ്മ 6 മ്മ 6 മ്മ 6 മ്മ ശ്ശിപ്പിഥൃ പ്ലീയ യ്യുന്ദറിവീ റ്റൃൾിപ്പിചൃ പ്ലീദ്ധിഖി ഹ്നിമ സ്ലിലൃൾിഷി റ്റൃൾിപ്പിച സ്ലില ജ്ജട്ടൺിഷു ൽൃട്ടിപ്പിഥ സ്ലിലെ ത്സിവ സ ഗ്നിഥസ്ലിക്കടീ പ്ലീത്തൃൺിഷ ത്സിവ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സൂറതുന്നംലിൽ സുലൈമാൻ നബി(അ)യുടെ കഥയും തൽപരകക്ഷികളുടെ ദുർവ്യാഖ്യാനങ്ങളും വ്യാഖ്യാനക്കുറിപ്പ്: വിശുദ്ധ വിശ്വസിക്കാത്ത ആളുകൾ അതിലെ ഏത് ഭാഗവും നിഷേധിക്കുക സ്വാഭാവികമാണ്. അതിൽ ശരിക്ക് വിശ്വസിക് കുന്ന ഏവർക്കും അതിലെ ഏതു പ്രസ്താവനയും മുഖവിലക്കുതന്നെ സ്വീകരിക്കൽ നിർബന്ധവുമാണ്. എന്നാൽ, അനുയായികളെന്ന് അവകാശപ്പെടുന്നവരിൽ തന്നെ ഒരു തരക്കാരുണ്ട് : ഭൗതികശാസ്ത്രം, യുക്തിവാദം, നൂതനാശയം എന്നിത്യാദി ഏതെങ്കിലും ഒന്നിന്റെ ലഹരി നിമിത്തം അതിലെ ചില വശങ്ങൾ നേർക്കുനേരെ അനുകൂലിക്കുവാൻ അവർക്ക് സാധ്യമല്ല. അതിനാൽ തങ്ങളുടെ താൽപര്യത്തിനൊത്ത് അവയെ വ്യാഖ്യാനിക്കുവാൻ അവർ നിർബന്ധിതരാകും. തങ്ങളുടെ താല്പര്യം സംരക്ഷിക്കുവാൻ മാത്രമല്ല, തങ്ങളുടെ ആദർശങ്ങൾ നാമത്തിൽ പ്രചരിപ്പിക്കുവാനും അവർ അത് ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇസ്ലാമിക വിജ്ഞാനങ്ങളിലും, ഭാഷാസാഹിത്യത്തിലും കുറെയെല്ലാം പരിചയമുള്ളവർ ഇവരുടെ ദുർവ്യാഖ്യാനങ്ങളിൽ കുടുങ്ങുകയില്ല. എങ്കിലും ശുദ്ധഗതിക്കാരായ സാധാരണക്കാരും, അല്പജ്ഞൻമാരും അതിൽ വഞ്ചിതരാകരുതെന്ന് കരുതി അത്തരം പല ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും ഇതിന് മുമ്പ് നാം സംസാരിച്ചിട്ടുണ്ട്. സൂറത്തുന്നംലിൽ സുലൈമാൻ നബി(അ)യുടെ കഥാവിവരണത്തിൽ ഇവർ നടത്തിയ പല വിക്രിയകളെക്കുറിച്ചും ഒരു നിരൂപണം നടത്തുകയാണ് ഇൗ കുറിപ്പിന്റെ ഉദ്ദേശ്യം. സത്യം സ്വീകരിക്കുവാനുള്ള ഹൃദയവും, പറയുവാനുള്ള നാവും അല്ലാഹു നമുക്കെല്ലാവർക്കും പ്രദാനം ചെയ്യട്ടെ. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. വാദിന്നംല് ( ) സൂറത്തുന്നംല് 18-ാം വചനം ( ) നാം വായിച്ചുവല്ലോ. സുലൈമാൻ നബി(അ)യും സൈന്യവും ഒരു ഉറുമ്പിൻ താഴ്വരയിലൂടെ അടുത്ത് വന്നപ്പോൾ ഒരു ഉറുമ്പ് അതിന്റെ കൂട്ടുകാരോട് : പാർപ്പി ടങ്ങളിൽ പ്രവേശിച്ചേക്കുക, അല്ലാത്തപക്ഷം സുലൈമാനും സൈന്യവും അറിയാതെ ചവിട്ടിച്ചതച്ചേക്കാം എന്ന് പറഞ്ഞതായി അതിൽ പ്രസ്താവിച്ചിരിക്കുന്നു. ഒരു ഉറുമ്പ് സംസാരിച്ചു, സൈന്യത്തിന്റെ വരവിനെക്കുറിച്ച് അത് മനിലാക്കി എന്നൊക്കെ സമ്മതിക്കുവാൻ ഇക്കൂട്ടർക്ക് സാധിക്കുകയില്ല. അതിനാൽ ചില വാക്കുകൾക്ക് അർത്ഥം മാറ്റുവാനും മറ്റും അവർ തയ്യാറായിരിക്കുകയാണ്. അതിലൊന്ന് വാദിന്നംല് ( ) ന്ധ ഉറുമ്പിന്റെ താഴ്വര ത്സ എന്നാണ് എല്ലാ മുസ്ലിംകളെയുംപോലെ നാമും അതിന് അർത്ഥം കൊടുത്തിരിക്കുന്നത്. ഉറുമ്പ്). ഉറുമ്പിൻ താഴ്വര എന്നല്ല ഇവിടെ ഉദ്ദേശ്യമെന്നും, അതൊരു പ്രദേശത്തിന്റെ പേരാണെന്നുമാണ് ഇവരുടെ വാദം. ഈ വാദിന്നംല് എവിടെയായിരുന്നുവെന്നതിൽ മുഫിറുകൾക്കിടയിൽ ഭിന്നാഭിപ്രായം കാണാം. (ശാമിലാണെന്നും, മറ്റും അതൊരു പ്രദേശപേരാണ് എന്നതിന് ഇവർ കൊണ്ടുവരുന്ന ന്യായം ഈ അഭിപ്രായങ്ങളാണ്. വാസ്തവത്തിൽ ആ മുഫിറുകളാരുംതന്നെ അതൊരു പ്രദേശപ്പേരാണെന്ന് പറയുന്നില്ല. ഈ സൂറത്തിൽ പ്രസ്താവിച്ച ഉറുമ്പിൻ താഴ്വര എവിടെയായിരുന്നുവെന്ന് മാത്രമാണ് അവർ അഭിപ്രായം പറഞ്ഞത്. ആരെങ്കിലും അത് ഒരു പ്രദേശമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇവരത് പൊക്കിക്കാട്ടുമായിരുന്നുവല്ലോ. അതെവിടെയായിരുന്നുവെന്ന് പറയുന്നതോടൊപ്പം ആ ഉറുമ്പിൻ കൂട്ടത്തെപ്പറ്റിയും ആ മഹാൻമാർ വിവരിക്കുന്നത് കാണാം : ഈച്ചയെപ്പോലുള്ളവ, ചിറകുള്ളവ, ഇന്നവർഗത്തിൽപെട്ടവ എന്നൊക്കെ അവർ തുടർന്നു രേഖപ്പെടുത്തിയിരിക്കും. യ്യഷഹ്മഘ എന്ന് ന്ധ ത്സ ഒരു വാചകമുണ്ട്. വാദിന്നംല് ജബ്റീനിന്നും അസ്ക്വലാനിന്നും ഇടയിലാണ് എന്നർത്ഥം. അതൊരു പ്രദേശത്തിന്റെ പേരാണെന്ന് ഈ വാക്യം കാണിക്കുന്നുപോൽ! ഈ ന്യായം നമുക്ക് മനിലാകുന്നില്ല. വാസ്തവത്തിൽ അതിന്റെ ഗ്രമ്ലകർത്താവ് ഉദ്ദേശിക്കുന്നത് പ്രസ്താവിച്ച ഉറുമ്പിൻ താഴ്വര പ്രസ്തുത രാജ്യങ്ങൾക്കിടയിലാണെന്നാണ്. വാദിന്നംലിനെപ്പറ്റി ബൈദ്വാവി (റ) പറഞ്ഞ വാചകം: ഹ്മഷ്ടിര (ശാമിൽ ഉറുമ്പുകൾ അധികമുള്ള ഒരു താഴ്വരയാണ്)എന്നത്രെ. ജബ്റീനും, അസ്ക്വലാനും ശാമിൽപെട്ട രണ്ടു രാജ്യങ്ങളാണെന്ന് പ്രസ്താവ്യമാകുന്നു, അപ്പോൾ, താജുൽ ഉറൂസിന്റെയും, ബൈദ്വാവിയുടെയും വാചകങ്ങൾ പരസ്പരം ഭിന്നിപ്പില്ലെന്ന് മാത്രമല്ല, അവ അന്യോന്യം ഉദ്ദേശ്യം മനിലാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ചില ജന്തുക്കളുടെ പേരുകൾ അറബികൾ തങ്ങളുടെ നാമങ്ങളായി സ്വീകരിക്കാറുണ്ട്. ഉദാഹരണമായി: അസദ് (സിംഹം), (കുറുക്കൻ) കൽബ് (നായ) എന്നൊക്കെ. പൂർവ്വപിതാക്കളുടെ നാമങ്ങളിലാണ് അറബിഗോത്രങ്ങൾ അറിയപ്പെട്ടിരുന്നതും. അതിൽപെട്ട ഒന്നാണ് നംലും. അപ്പോൾ വാദിന്നംല് എന്നാൽ നംല് ഗോത്രക്കാരുടെ താഴ്വര വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. എന്നായിരിക്കും ഉദ്ദേശ്യം. ഇതാണ് ഇവരുടെ മറ്റൊരു ന്യായവാദം. ജന്തുക്കളുടെ പേരുകൾ അറബികൾ ഉപയോഗിക്കാറുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷേ, ഏതെങ്കിലും ഒരു ജന്തുവിന് ഉപയോഗിക്കുന്ന പദം കാണുമ്പോഴേക്ക് - പ്രത്യേകം തെളിവില്ലാതെ - അത് വ്യക്തിയുടെയോ, ഗോത്രത്തിന്റെയോ പേരാണെന്ന് പറയാമോ?! ഇവിടെയാണെങ്കിൽ മറിച്ചാണ് തെളിവുള്ളതും. നോക്കുക: ഗോത്രനാമങ്ങൾ സ്ത്രീലിംഗവും, പ്രത്യേകനാമവും ( ) ആയിട്ടാണ് അറബിയിൽ ഉപയോഗിക്കുക. സാമാന്യനാമത്തെ ( ) പ്രത്യേകനാമം( ) ആക്കുവാനുള്ള അൽ ( ) എന്ന അവ്യയം അവയിൽ പ്രവേശിക്കാറില്ല. ഉദാഹരണമായി ക്വുറയ്ശ്, അസദ് മുതലായ ഗോത്രനാമങ്ങളിലും, മുഹമ്മദ് , ഉമർ മുതലായ വ്യക്തിനാമങ്ങളിലും അൽ പ്രവേശിക്കാറില്ല. ഇതനുസരിച്ചാണ് ഇൗ സൂറത്തിൽതന്നെ ഗോത്രത്തെപ്പറ്റി പറഞ്ഞപ്പോൾ അൽ കൂടാതെ എന്ന് പറഞ്ഞത്. അപ്പോൾ നംല് ഗോത്രത്തിന്റെ താഴ്വര എന്ന് അർത്ഥം വരേണമെങ്കിൽ വാദിനംല് ( ) എന്നേ പറയാവൂ എന്ന് ചുരുക്കം. വാദിന്നംല് വാദിന്നംല്) എന്നും, എന്നും പറഞ്ഞാൽ ക്രമപ്രകാരം ഉറുമ്പിന്റെ താഴ്വര എന്നും സിംഹത്തിന്റെ താഴ്വര എന്നും തന്നെയാണർത്ഥം. സ്ത്രീലിംഗമായ നാമങ്ങളെ വിളിക്കുന്നതി( )ന് ചേർക്കുന്ന അവ്യയം യാ അയ്യുഹ ( ) എന്നാണെങ്കിൽ സ്ത്രീലിംഗത്തിന്റെ ചി”മായ ( ക ) ഉണ്ടായിരിക്കണം. അൽ പ്രവേശിച്ചിട്ടുള്ള നാമങ്ങളെ വിളിക്കുവാനേ ഇൗ അവ്യയം ഉപയോഗിക്കയുമുള്ളൂ. ഇതരനാമങ്ങളെ വിളിക്കാൻ യാ ( ) എന്നോ മറ്റോ ആണ് ചേർക്കേണ്ടത്. അപ്പോൾ നംല് ഒരു ഗോത്രപ്പേരാണെങ്കിൽ യാ നംല് ( പ്ലൃഞ്ഞിള സ്ലിഷ ) എന്നല്ലാതെ, ആയത്തിൽ കാണുന്നത് പോലെ യാ അയ്യുഹന്നംല് ( ) എന്ന് പറയാവതല്ല. ഇപ്പോൾ നംല് എന്ന് ഇൗ ആയത്തിൽ പറഞ്ഞത് ഗോത്രപ്പേരോ സ്ഥലപ്പേരോ അല്ലെന്ന് വ്യക്തമായല്ലോ. യഥാർത്ഥത്തിൽ നംല് എന്ന് ഒരു ഗോത്രത്തിനോ, സ്ഥലത്തിനോ പേരുണ്ടെന്ന് തെളിഞ്ഞാൽ പോലും, ഇവിടത്തെ ഉദ്ദേശ്യം ഉറുമ്പ് എന്ന് തന്നെയാണെന്ന് അറബി വ്യാകരണത്തിൽ അല്പപരിചയമുള്ള ആർക്കും മനിലാകുന്നതാണ്. ഇക്കൂട്ടർക്കും തന്നെ മിക്കവാറും ഇതൊന്നും അറിയാഞ്ഞിട്ടല്ലകല്പിച്ചുകൂട്ടി മൂടിവെക്കുകയാണെന്നാണ് മനിലാകുന്നത്. നംലതുൻ ( ഗ്നിപ്പൃഞ്ഞിള ) അതേ ആയത്തിൽ ഇവർ അർത്ഥം മാറ്റിയ പദമാണ് ഗ്നപ്പൃഞ്ഞിള ന്റിറസ്ലിയ എന്ന വാക്യത്തിലെ നംലത്ത്. ഇൗ വാക്കിന് ഒരു ഉറുമ്പ് പറഞ്ഞു എന്നേ അറബി ഭാഷയിൽ അർത്ഥമുള്ളൂവെന്ന് ഇവർക്കും അറിയാം. പക്ഷേ, ഉറുമ്പെങ്ങിനെ പറയും?! തങ്ങളുടെ ശാസ്ത്രവും യുക്തിയും അത് സമ്മതിക്കുമോ?! അതുകൊണ്ട് നംല് ഗോത്രക്കാരിയായ ഒരു സ്ത്രീ പറഞ്ഞു എന്ന് ഒരു പുതിയ അർത്ഥം ഇവർ പടച്ചുണ്ടാക്കി. പ്രാഥമിക അറബിവ്യാകരണ പാഠങ്ങളെങ്കിലും പഠിച്ചവർ ഇതു കണ്ടേക്കുമെന്ന് ഇവർ കരുതാത്തത് അഗ്ഗുതം തന്നെ. നംല് എന്ന് ഒരു ആൾക്കോ, ഗോത്രത്തിനോ, പ്രദേശത്തിനോ പേരുണ്ടെന്ന് വെച്ചാൽ തന്നെ, ഇൗ ആർത്ഥം തികച്ചും തെറ്റാണ്. കാരണം, ഏതെങ്കിലും ഒന്നിനോട് ബന്ധപ്പെടുത്തി ( ചെയ്തു) പറയപ്പെടുമ്പോൾ അതിൽ ബന്ധ പ്പെടുത്തുവാനുള്ള "യ്യ' ( ) എന്ന അക്ഷരം ചേർക്കൽ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. നിർബന്ധമാണ്. സ്ത്രീലിംഗമാണെങ്കിൽ ക ) ഉണ്ടായിരിക്കും. ഉദാഹരണമായി നംല് ഗോത്രക്കാരൻ എന്നർത്ഥം വരുവാൻ "നംലിയ്യുൻ'( ) എന്നും നംല് ഗോത്രക്കാരിയായ സ്ത്രീ എന്നർത്ഥം വരുവാൻ "നംലിയ്യത്തുൻ' ( ) എന്നും, അസദുഗോത്രക്കാരി എന്ന് വരുവാൻ അസദിയ്യത്തുൻ എന്നും തന്നെ ഉപയോഗിക്കണം. ഇൗ ചിലപ്പോൾ ഏകവചനത്തെ കുറിക്കുന്നതും ആയിരിക്കാനിടയുണ്ട്: ഉദാ: വൃക്ഷം) (സമകതുൻ ഒരു മത്സ്യം). വൃക്ഷത്തിലും മത്സ്യത്തിലും ആണും പെണ്ണും പരിഗണിക്കപ്പെടാറില്ലല്ലോ. എന്നാൽ ഗ്നിച്ഛൃപ്പിര (കൽബതുൻ) എന്ന് പറയുന്ന പക്ഷം പെൺനായ (പട്ടി) എന്നർത്ഥം. ഒരു നായ എന്നും അർത്ഥം വരാം. ഇതനുസരിച്ചാണ് ആയത്തിലെ നംലതുൻ എന്ന പദത്തിന് ഒരു ഉറുമ്പ് എന്ന് അർത്ഥം നൽകുന്നത്. കൽബ് ഗോത്രക്കാരിയായ ഒരു അറബി സ്ത്രീയെ "യാ കൽബിയ്യത്' ( ഗ്നിട്ടുച്ഛൃപ്പിരസ്ലിഷ ) എന്ന് വല്ലവരും വിളിച്ചാൽ അവൾ, എന്ത്വേണം എന്ന് ചോദിച്ചേക്കും. പക്ഷേ യാ കൽബത് ( ഗ്നച്ഛൃപ്പിരസ്ലിഷ ) എന്നെങ്ങാനും വിളിച്ചുവെങ്കിൽ അവളിൽ നിന്ന് വിളിച്ച ആൾക്ക് നല്ല ഒരു പ്രഹരമായിരിക്കും ലഭിക്കുക. എന്തുകൊണ്ടെന്നാൽ : അവൾ ഇൗ വാക്കിന് ഹേ, പട്ടീ എന്നേ അർത്ഥം കാണുകയുള്ളൂ! "നംല്' എന്ന പേരിലൊരു ഗോത്രമുണ്ടാകാൻ ഇവർ സമർപ്പിക്കുന്ന രസാവഹമായ ഒരു തെളിവ് ഗ്ന എന്ന ക്വാമൂസിലെ ഒരു വാചകമാണ്. എന്നത് നംലത്തിലെ ജലാശയങ്ങളിൽ പെട്ടതാണ്. എന്നത്രെ ഇൗ വാചകത്തിന്റെ ശരിയായ അർത്ഥം. ഇവർ അതിന് നൽകുന്ന അർത്ഥമാകട്ടെ, അബ്റക്വത്ത് എന്നത് നംല് ഗോത്രക്കാരുടെ ജലാശയങ്ങളിൽ ഒന്നാണ് എന്നാകുന്നു. വാസ്തവത്തിൽ നംലത്തിന് നംലഗോത്രക്കാരി എന്നർത്ഥം പറഞ്ഞതിനെക്കാൾ വഷളായതാണ് ഇൗ അർത്ഥം. അതിലെ കൃതിമം മനിലാക്കുവാൻ വ്യാകരണത്തിന്റെ ആദ്യപാഠമെങ്കിലും അറിയണം. ഇതിലെ കൃതിമം മനിലാക്കുവാൻ അറബി അക്ഷരങ്ങൾ വായിക്കുവാനും എണ്ണിനോക്കുവാനും അറിഞ്ഞാൽ മാത്രം മതി. നോക്കുക : ക്വാമൂസിലെ വാചകത്തിൽ നംലത് ( ഗ്നിപ്പൃഞ്ഞിള ) എന്ന നാലക്ഷരമുള്ള പദമാണുള്ളത്. അപ്പോൾ "നംലത് ഗോത്രക്കാരുടെസ്ല.' എന്നല്ലാതെ, മൂന്നക്ഷരമുള്ള "നംല് ഗോത്രക്കാരുടെസ്ല.' എന്ന് വരുന്നതെങ്ങിനെ?! അതേ ക്വാമൂസിൽ തന്നെ ഗ്നിപ്പൃഞ്ഞിള ഏൾീഞ്ഞക്കടിവ (അറബികൾ നംലത് എന്ന് പേർ സ്വീകരിച്ചിട്ടുണ്ട്) എന്ന് കാണാം. ഇതു പൊക്കിപ്പിടിച്ചുകൊണ്ട് എന്ന വാക്യത്തിന് നംലത് എന്ന സ്ത്രീ പറഞ്ഞു എന്ന് ഇവർക്ക് അർത്ഥം പറയാമായിരുന്നു. അതായിരുന്നു ഇതിലും ഭേദം പക്ഷേ, ഇൗ വാചകം ഇവർ കണ്ടില്ലായിരിക്കും? പിന്നെ, അക്ഷരവ്യത്യാസത്തിന്റെ കാര്യമാണുള്ളത്. എന്നാൽ, ഒന്നോ രണ്ടോ അക്ഷരത്തിലോ ഹർകതിലോ (അകാര ഇകാരത്തിലോ) വ്യത്യാസമുണ്ടായതുകൊണ്ടൊന്നും പദങ്ങൾക്കിടയിൽ അർത്ഥവ്യത്യാസം ഉണ്ടാവാനില്ല. എന്നാണ് ഇവർ ധരിച്ചിട്ടുള്ളതെന്ന് വേണം കരുതുവാൻ. നംല്, നംലത്, നംലിയ്യത് എന്നീ പദങ്ങൾ സ്ഥാനം നോക്കാതെ ഇവർ തിരിച്ചും മറിച്ചും ഉപയോഗിച്ചു കാണുന്നത് കൊണ്ടാണ് നാമിത് പറഞ്ഞത.് കാണുക: ക്വാമൂസിലെ വാചകത്തിന് വികൃതമായ അർത്ഥം കൊടുത്ത ശേഷം ഇവർ പറയുന്നു: വിളിച്ചുപറഞ്ഞതായി ഇവിടെ പറയുന്ന നംലതുകാരി യുടെ പേർ ഹർസ് എന്നായിരുന്നുവെന്നും, അവൾ ബനൂശീസ്വാൻ ഗോത്രത്തിലെ ഒരംഗമായി രുന്നുവെന്നും വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഇമാം ഹസൻ പറഞ്ഞതായി ഇബ്നുകഥീർ തന്റെ തഫ്സീറിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ നിന്നും വിഷയം കൂടുതൽ വ്യക്തമാകുന്നു. ഇബ്നുകഥീറിന്റെ വാചകം ഇതാണ്: ഇൗ പ്രസ്താവനയിൽ ഇവർ ഒന്നിലധികം കൃതിമങ്ങൾ നടത്തിയിട്ടുണ്ട്. ഇതു വരെ ന് "നംല്ഗോത്രക്കാരിയായ സ്ത്രീ' എന്നും മറ്റും അർത്ഥം കൽപിച്ചിരുന്നവർ ഇൗ വാചകത്തിൽ അതേ പദത്തിന് "നംലത്തുകാരി' എന്നാക്കി, ഇവരുടെ സങ്കൽപ്പത്തിലുള്ള ആ ഗോത്രത്തിന്റെ പേർ "നംലോ' "നംലത്തോ?' എനിയും അത് തിരുമാനിക്കപ്പെട്ട് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു . നമ്മുടെ രാജ്യങ്ങളിൽ "പറമ്പൻ' എന്ന് കുടുംബപ്പേരും, "പറമ്പത്ത്' എന്ന് പ്രദേശപ്പേരും ഉണ്ട്. "കരിമ്പ്' എന്ന് ഒരു ചെടിക്കും കരിമ്പ എന്ന് ഒരു പ്രദേശത്തിന്നും പേരുണ്ട്. ഇവ തമ്മിലുള്ള അൽപമാത്ര വ്യത്യാസം അവഗണിച്ചു "പറമ്പനും പറമ്പത്തും' ഒന്നാണെന്നും കരിമ്പും കരിമ്പയും ഒന്നാണെന്നും സമർത്ഥിക്കാമോ?! ഹസൻ (റ) പറഞ്ഞതായി ഇബ്നു കഥീർ(റ) ഉദ്ധരിച്ച വാചകത്തിന്റെ ആദ്യഭാഗം മാത്രം മുറിച്ചെടുത്തു പൊക്കിക്കാട്ടുകയാണ് ഇവർ ചെയ്തത്. ബാക്കിഭാഗം ഇവർക്ക് എതിരായ തെളിവ് നൽകുന്നത് കൊണ്ട് മൂടിവെച്ചിരിക്കുകയാണ്. അതിലെ എന്ന വാക്കിന് ഇൗ നംലതുകാരിയുടെ പേർ എന്ന് അർത്ഥമാക്കിയത് തെറ്റാണ് . ഇൗ ഉറുമ്പിന്റെ പേർ എന്നാണ് ആ മഹാൻമാർ ഉദ്ദേശിക്കുന്ന ശരിയായ അർത്ഥം. ഹസനാകട്ടെ, ഇബ്നുകഥീറാകട്ടെ (റ) നംലിനും നംലതിനും ഇവരുടെ അർത്ഥം സ്വീകരിക്കുന്നവരല്ല. പ്രസ്തുത വാചകത്തിൽ ഇവർ പൂഴ്ത്തിവെച്ച ബാക്കിഭാഗം തന്നെ അതന് തെളിവാണ്. വാചകത്തിന്റെ പൂർണരൂപം ഇതാണ്: (ഇൗ ഉറുമ്പിന്റെ പേർ ഹറസ് എന്നാണെന്നും, അത് ബനൂ ശീസ്വാൻ - ശ്വീസ്വാൻ സന്തതികൾ എന്ന് പറയപ്പെടുന്ന ഒരു ക്വബീലഃയിൽ-ഇനത്തിൽപെട്ടതാണെന്നും ( ) അതൊരു മുടന്തയായിരുന്നുവെന്നും, ചെന്നായയുടെ ( ) വലിപ്പത്തിലുള്ളതായിരുന്നുവെന്നും ഹസനിൽ നിന്നും നിവേദനം വന്നിട്ടുണ്ട്) ഇബ്നുകഥീർ (റ) ഇങ്ങിനെ തുടരുന്നു: (എന്നുവെച്ചാൽ : കുതിരകൾ അവയുടെ കുളമ്പ്കൊണ്ട് ആ ഉറുമ്പുകളെ ചവിട്ടിച്ചതക്കുമെന്ന് ആ ഉറുമ്പ് ഭയപ്പെട്ടു. അതിനാൽ അതവരോട് തങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിക്കുവാൻ കൽപിച്ചു. ഇത് സുലൈമാൻ (അ) ആ ഉറുമ്പിൽ നിന്ന് മനിലാക്കി). കുതിരകൾ കുളമ്പുകൊണ്ട് ചവിട്ടിച്ചതക്കുമെന്ന ഭയം ഉറുമ്പുകളെക്കുറിച്ചാണെന്നും, മനുഷ്യരെക്കുറിച്ചല്ലെന്നും വ്യക്തമാണ്. പിന്നീട് ഇബുനുകഥീർ (റ) പറയുന്നു: ( ) "ക്വബീലഃ' ( ) എന്നാൽ "ഗോത്രം, വർഗം, കൂട്ടം, ഇനം, വിഭാഗം' എന്നിങ്ങിനെ അർത്ഥം വരുന്ന പദമാണ്. ഉദാഹരണമായി മനുഷ്യനെക്കുറിച്ച് പറയുമ്പോൾ അതിന് ഗോത്രം എന്ന് അർത്ഥമാകുന്നു. പക്ഷികളുടെ ക്വബീലകൾ ( ) എന്ന് പറഞ്ഞാൽ അതിലെ ഇനങ്ങളും, വൃക്ഷത്തിന്റെ ക്വബീലകൾ ( ) എന്ന് പറഞ്ഞാൽ അതിന്റെ ഭാഗങ്ങളുമാണുദ്ദേശ്യം. ( ) ചെന്നായയുടെ വലുപ്പത്തിൽ എന്ന് പറഞ്ഞതിനെക്കുറിച്ച് താഴെ പ്രസ്താവിക്കുന്നുണ്ട്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. (ഇൗ താഴ്വര ശാം നാട്ടിലോ മറ്റൊ ആയിരുന്നുവെന്നും, ഇൗ ഉറുമ്പ് ഇൗച്ചകളെപ്പോലെ രണ്ട് ചിറകുള്ളതായിരുന്നുവെന്നും മറ്റും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിട്ടുള്ളതിലൊന്നും ഒരു സാരവുമില്ല.) നാമും തന്നെ ഇൗ വിശദീകരണങ്ങൾക്കൊന്നും ഒരു പ്രസക്തിയും നൽകുന്നില്ല. പക്ഷേ, ഇൗ പ്രസ്താവനകളെല്ലാം തന്നെ ഉറുമ്പ്വർഗങ്ങളെക്കുറിച്ചാണെന്നും, മനുഷ്യഗോത്രങ്ങളെക്കുറിച്ചല്ലെന്നും സ്പഷ്ടമാണല്ലോ. വിളിച്ചു പറഞ്ഞ വക്താവും, വിളിക്കപ്പെട്ട ശ്രോതാക്കളും ഉറുമ്പുകളാണെന്ന് മാത്രമേ ഇൗ മഹാൻമാർ കരുതിയിട്ടുള്ളൂവെന്നും സ്പഷ്ടമാണ്. ചെന്നായയുടെ വലുപ്പത്തിലുള്ളതെന്നും, മുടന്തയായിരുന്നുവെന്നുമുള്ള വിവരണം മനുഷ്യനെക്കുറിച്ചുതന്നെ ആയിക്കൂടെ എന്നൊരു സംശയത്തിന് ഇവിടെ അവകാശമുണ്ട്. ഇബ്നു കഥീർ (റ) പിന്നീട് തുടർന്നു ചെയ്ത ഒരു പ്രസ്താവന ഇൗ സംശയത്തിന് മറുപടി നൽകുന്നു. അദ്ദേഹം പറയുന്നു: (സുലൈമാൻ നബിയുടെ ഉറുമ്പുകൾ ദിയാബ് (ചെന്നായകൾ) പോലെയായിരുന്നുവെന്ന് നൗഫുൽബികാലിയിൽ നിന്നും നിവേദനം ചെയ്യപ്പെടുന്നു. അടിയിൽ രണ്ട് പുള്ളിയുള്ള ( ) എന്ന അക്ഷരത്തിലാണ് ( എന്നാണ്) ഇൗ നിവേദനത്തിൽ ഞാനത് കണ്ടത്. യഥാർത്ഥത്തിൽ ഒരു പുള്ളിയുള്ള ( ) എന്ന അക്ഷരത്തിലാണ് ( എന്നാണ്)അതുള്ളത്. അക്ഷരപ്പിഴവ് പറ്റിപ്പോയതാണിത്) ( ) മേപ്പടി സംശയം അസ്ഥാനത്താണെന്ന് ഇതിൽ നിന്ന് മനിലാക്കാമല്ലോ. മറ്റൊരു സംശയം: മേൽകണ്ട പ്രസ്താവനയിൽ അവ ബനൂശീസ്വാൻ എന്ന ക്വബീലഃയിൽപെട്ടതാണെന്നും വിളിച്ചു പറഞ്ഞ ഉറുമ്പിന് പേർ ഹറസ് എന്നായിരുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉറുമ്പുകളിൽ എങ്ങിനെയാണ് പേരും ക്വബീലഃയും ഉണ്ടാകുന്നത്? ഇൗ സംശയത്തെ ചൂഷണം ചെയ്തുകൊണ്ടാണ് പുത്തൻ വ്യാഖ്യാനക്കാർ ഇൗ പ്രസ്താവനകളെ തങ്ങൾക്കനുകൂലമാക്കുവാൻ ശ്രമിക്കുന്നത്. ചിലർ ഉറുമ്പിന്റെ പേരും ക്വബീലഃയും പറഞ്ഞത് ശരിയാണ്. ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയപോലെ, അതിലൊന്നും പ്രയോജനമില്ലെങ്കിലും ചിലരൊക്കെ അങ്ങിനെ ചില പ്രസ്താവനകൾ ചെയ്തിട്ടുണ്ട്. അത്രയുമല്ല, വിളിച്ചു പറഞ്ഞ ഉറുമ്പിന്റെ പേർ "ജുർമാ' ( ള്ളിലൃഞ്ചീഘ ) എന്നാണെന്നും ചിലർ പറയുന്നു. ക്വാമൂസിൽ പറയുന്നത് ട്ട ർസ്ലിഞ്ഞൃട്ടിപ്പീക്കട ന്റിഞ്ഞുപ്പര ഗ്നിപ്പൃഞ്ഞിള ഗ്നട്ടുചസ്ലിണിവ (ത്വാഖിയഃ എന്നത് സുലൈമാൻ നബിയോട് സംസാരിച്ച ഉറുമ്പാണ്)എന്നത്രെ. പക്ഷേ, ഇതുകൊണ്ടൊന്നും ഇൗ പറഞ്ഞ "നംലും നംലത്തും' മനുഷ്യനാകുവാൻ പോകുന്നില്ല. മനുഷ്യേതര ജീവികളിൽ - നിർജ്ജീവ വസ്തുക്കളിൽപോലും ( ) ഈച്ച എന്നർത്ഥമുള്ള "ദുബാബ്' ( ) എന്ന പദവും, ചെന്നായ എന്നർത്ഥമുള്ള "ദിയാബ്' ( ഗ്മസ്ലിഷുജ ഗ്മസ്ലിഷുജ ഗ്മസ്ലിഷുജ ഗ്മസ്ലിഷുജ ഗ്മസ്ലിഷുജ ) എന്ന പദവും അറബിയിൽ ഹർക്കത്ത് കൂടാതെ എഴുതുമ്പോൾ അവ തമ്മിൽ, താഴെ ഒരു പുള്ളിയെന്നും, രണ്ടു പുള്ളിയെന്നുമുള്ള വ്യത്യാസം മാത്രമാണുള്ളത.് ഇതിൽ നിവേദകൻമാർക്ക് അക്ഷരത്തെറ്റു പിണഞ്ഞു ഈച്ചയുടെ സ്ഥാനത്ത് ചെന്നായ വന്നതാണെന്ന് സാരം. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. - ഉൾപ്പെട്ട പലതിനും അറബി ഭാഷയിൽ പേരുകളും വർഗപേരുകളും കാണപ്പെടുക സാധാരണമാണ്. ഉദാഹരണമായി: തേളിന് ( ങ്ങിഷഞ്ചുഥ ) എന്നും, ചെന്നായക്ക് ) എന്നും വർഗപ്പേരു ണ്ട്. "വാശിക്വ്' ( ) എന്നൊരു നായക്കും "ലാഹിക്വ്' ( ൻുങിത്സ ) എന്നൊരു കുതിരക്കും പേരുണ്ട്. ഒരു പ്രത്യേകതരം കൂൺവർഗത്തിന് (ഔബറിന്റെ പെൺമക്കൾ) എന്നും കുറുനരികൾക്ക് ("ആവാ'യുടെ പെൺമക്കൾ) എന്നും കീരികൾക്ക് (ഇർസിന്റെ പെൺമക്കൾ) എന്നും പേരുകളുണ്ട്. ഒരു കുറുനരിയാകുമ്പോൾ ("ആവാ'യുടെ മകൻ) എന്നും, ഒരു കീരിയാകുമ്പോൾ ("ഇർസി'ന്റെ മകൻ)എന്നുമാണ് പറയുക ഇൗ പേരുകളെല്ലാം കാണുമ്പോൾ അവ മനുഷ്യനെ ഉദ്ദേശിച്ചാണെന്ന് സമർത്ഥിക്കുന്നത് അബദ്ധമാണല്ലോ. അറബിയല്ലാത്ത ഭാഷകളിലും ഇങ്ങിനെയുള്ള വിവിധ പേരുകൾ കണ്ടേക്കും. മലയാള ഭാഷയിൽ തന്നെ, ഉറുമ്പുകൾക്ക് എത്രയോ പേരുകൾ ഉപയോഗത്തിലുണ്ട്. "ചോണൻ, കുനിയൻ, കട്ടുറമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പാറ്റ ഉറുമ്പ്സ്ല.' അങ്ങിനെ പലതും. വാസ്തവത്തിൽ "ഹറസ്', "ശീസ്വാൻ' എന്നീ പേരുകൾ ഇത്തരത്തിൽ പെട്ടതാണ്. ഇത്രയും പറഞ്ഞതിൽ നിന്ന് സൂ: നംല് 18-ൽ കാണുന്ന "നംലും, നംലതും' മനുഷ്യരല്ല-ഉറുമ്പുകളാണ് - എന്ന് വ്യക്തമായല്ലോ. അൽഹുദ്ഹുദ് ( ) ഇൗ സൂറത്തിൽ ഇവർ അർത്ഥം മാറ്റിയ മറ്റൊരു പദമാണ് അൽഹുദ്ഹുദ് ( സുലൈമാൻ നബി(അ) സൈന്യത്തിലെ പക്ഷി വിഭാഗത്തെ പരിശോധിച്ചു, അതിൽ മരംക്കൊത്തിയെ കണ്ടില്ല, തക്കതായ കാരണമില്ലാതെ ഹാജരാ വാതിരുന്നതാണെങ്കിൽ അതിനെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ നിന്നുമുള്ള ഒരു ദൃഢമായ വാർത്തയും കൊണ്ട് മരക്കൊത്തി വന്നു, റാണിയെക്കുറിച്ചും മറ്റും അത് ഒരു പ്രസ്താവന ചെയ്തു. പിന്നീട് അതിന്റെ പക്കൽ തന്നെ അദ്ദേഹം ഒരെഴുത്ത് റാണിക്ക് കൊടുത്തയച്ചു എന്നൊക്കെയാണ് സൂ: നംല് 20-28 വചനങ്ങളിൽ അല്ലാഹു പറയുന്നത്. ഇതിൽ പക്ഷി സംസാരിച്ചുവെന്നും, ചില ഗൗരവമേറിയ കാര്യങ്ങൾ അത് മനിലാക്കിയെന്നും സുലൈമാൻ നബി(അ)യെ അതറിയിച്ചുവെന്നും പറയുന്നത് ഇവർക്ക് സ്വീകരിക്കുവാൻ നിവൃത്തിയില്ലല്ലോ. അങ്ങനെ, ഉറുമ്പിനെ സ്ത്രീയാക്കിയ ഇവർ മരക്കൊത്തിയെ പട്ടാള നേതാവാക്കുകയാണ് ചെയ്യുന്നത്. മരക്കൊത്തിപ്പക്ഷി എന്നതിന് അല്ലാഹു (20-ാം വചനത്തിൽ) ഉപയോഗിച്ച പദം (അൽഹുദ്ഹുദ്) എന്നത്രെ. അതാണതിന്റെ ഭാഷാർത്ഥം. പക്ഷേ, സൈന്യത്തിലെ രഹസ്യവാർത്താന്വേഷണ വകുപ്പിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ പേരാണത് എന്നത്രെ ഇവർ സമർത്ഥിക്കുന്നത്. കേൾക്കുവാൻ കൗതുകം തോന്നുന്ന ഇൗ വാദത്തിന് ഇവർ പല ന്യയീകരണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അതിൽ പ്രധാനമായത് രണ്ടെണ്ണമാണ്. ആദ്യം അവയെക്കുറിച്ച് നമുക്ക് പരിശോധിക്കാം : 1-ാമത്തേത്: ഹദദ്, ഹദാഹിദ്' എന്നൊക്കെ മുൻകാലത്ത് മനുഷ്യർക്ക് പേരുണ്ടായിരുന്നു. ഇൗ പേരുകൾക്ക് രൂപഭേദം വന്നതായിരിക്കും ഹുദ്ഹുദ.് മാത്രമല്ല, വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. റാണിയുടെ പിതാവിന്റെ പേർ തന്നെ ഹുദ്ഹുദ് എന്നാണെന്നും ചിലർ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ അത് ഒരു മനുഷ്യന്റെ പേരാണെന്ന് മനിലാക്കാം. ഇതാണ് ന്യായത്തിന്റെ ചുരുക്കം. അക്കാലത്ത് ഹുദ്ഹുദ് എന്ന് പേരുള് ളവർ ഉണ്ടായിരുന്നതുകൊണ്ട് ആയത്തിൽ പ്രസ്താവിക്കപ്പെട്ട അൽ ഹുദ്ഹുദ് ഒരാളുടെ പേരായിരുന്നുവെന്ന് തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ല. അതിന് വേറെ തെളിവ് വേണം. നാം മുമ്പ് ചൂണ്ടിക്കാട്ടിയത് പോലെ ഹുദ്ഹുദ് ഒരു മനുഷ്യന്റെ പേരാണ് ( ) എന്ന്വെക്കുന്ന പക്ഷം, അതിൽ വ്യാകരണമുറയനുസരിച്ച് അൽ ( ) ചേർക്കാതെയാണ് ഉപയോഗിക്കേണ്ടത്. അഥവാ എന്ന് പറയേണ്ടിയിരുന്നു. അൽ ചേർത്ത് ( എന്ന്) പറഞ്ഞത് കൊണ്ട് ഒന്നുകിൽ അത് മരക്കൊത്തികളുടെ വർഗപ്പേർ ( ) എന്ന നിലക്കായിരിക്കണം, അല്ലെങ്കിൽ ഒരു പ്രത്യേക മരക്കൊത്തിയെ ഉദ്ദേശിച്ചായിരിക്കണം എന്ന് തീർച്ചയാണ് ( ) വർഗപ്പേർ എന്ന നിലക്കാണെങ്കിൽ എന്ന (20-ാം ആയത്തിലെ)വാചകത്തിന്റെ താൽപര്യം എന്തുകൊണ്ട് മരക്കൊത്തി വർഗത്തെ കാണുന്നില്ല എന്നും ഒരു പ്രത്യേക മരക്കൊത്തിയെ ഉദ്ദേശിച്ചാണെങ്കിൽ എന്തുകൊണ്ട് ആ പ്രത്യേക മരക്കൊത്തിയെ കാണുന്നില്ല എന്നുമായിരിക്കും താൽപര്യം. ഇവർ വാദിക്കുന്ന പട്ടാള ഉദ്യേഗസ്ഥന്റെ പേർ അൽ ഹുദ് ഹുദ് എന്നാണെന്ന് ഇവർ തന്നെയും വാദിക്കുന്നുമില്ല. അതേ സമയത്ത് ഇൗ മരക്കൊത്തിക്ക് അൻബർ ( ) എന്നായിരുന്നു പേരെന്ന് ചിലർ പ്രസ്താവിച്ചു കാണുന്നുമുണ്ട് ( ) അറബികളിൽ ജ്ജൃപ്പിര (കൽബ്) എന്ന പേരിൽ ഒരു ഗോത്രമുണ്ടായിരുന്നു. അതവരുടെ പൂർവ്വപിതാവിന്റെ പേരാണ്. നായ എന്നാണ് വാക്കിന്റെ അർത്ഥം. അപ്പോൾ, എവിടെയെങ്കിലും ജ്ജൃപ്പിര (ഗസാ കൽബുൻ) എന്ന് കണ്ടാൽ ( ) അതിന് നായ യുദ്ധം ചെയ്തു എന്നർത്ഥം കൽപിച്ചാലത്തെ സ്ഥിതി എന്താണ്? എന്നിങ്ങിനെ ഇക്കൂട്ടർ പരിഹാസപൂർവ്വം ചോദിക്കുന്നു. ഇൗ ചോദ്യത്തിലടങ്ങിയ വിഡ്ഢിത്തം ആരും ഗൗനിക്കുകയില്ലെന്ന് ഇവർ കരുതിയിരിക്കണം. ഹജ്ജൃപ്പിര (ഗസാ കൽബുൻ) എന്ന് പറയുമ്പോൾ "കൽബ് ഗോത്രം യുദ്ധം ചെയ്തു' എന്നർത്ഥമായിരിക്കാമെന്നു നാമും സമ്മതിക്കുന്നു. പക്ഷേ, "അൽഹുദ്ഹുദ്' പോലെ "അൽ' ചേർത്തുകൊണ്ട് (ഗസൽ കൽബ്) എന്ന് പറയുമ്പോൾ "നായ യുദ്ധം ചെയ്തു' എന്ന് തന്നെയാണ് ആ വാക്കിന്നർത്ഥം. നായ യുദ്ധം ചെയ്യുമോ, ഇല്ലേ എന്നത് വേറെ പ്രശ്നമാണ്. ആയത്തിലും ഇതുപോലെ അൽ കൂടാതെ ഹുദ്ഹുദൻ ( ) എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇൗ ചോദ്യത്തിന് തെല്ലൊരു കഴമ്പുഴണ്ടാകുമായിരുന്നു. ) കൽബ് എന്നത് ഗോത്രപ്പേരായിരിക്കുമ്പോൾ അത് സ്ത്രീലിംഗമായി ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ക്രിയയിലും സ്ത്രീലിംഗത്തിന്റെ അടയാളം കൊടുത്തുകൊണ്ട് ജ്ജൃപ്പിര എന്ന് പറയുകയായിരുന്നു നല്ലത്. ഇക്കാര്യം ഇവർ വിസ്മരിച്ചതായിരിക്കാം. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഇതിനെല്ലാം പുറമെ, ആയത്തിൽ മരക്കൊത്തിയെയാണ് ഉദ്ദേശിച്ചിട്ടുള്ള തെന്നുള്ളതിന് ആയത്തിലെ വാക്കുകളും സന്ദർഭവും സാക്ഷ്യം വഹിക്കുന്നുണ്ട് താനും. സുലൈമാൻ (അ) പക്ഷികളെ പരിശോധിച്ചപ്പോഴാണല്ലോ അദ്ദേഹം ഞാൻ ഹുദ്ഹുദിനെ കാണുന്നില്ല ( ) എന്ന് പറഞ്ഞത്. അപ്പോൾ പക്ഷികളിൽപെട്ട ഒന്നായിരിക്കണ്ടേ ഹുദ്ഹുദ് ഒരാൾ പെട്ടിയിലെ സാധനം പരിശോധിക്കുമ്പോൾ ഇതിൽ പൊന്ന് കാണുന്നില്ല എന്ന് പറയുന്നുവെങ്കിൽ പൊന്ന് എന്ന് പേരുള്ള അയൽപക്കത്തെ തട്ടാനെയാണ് അയാൾ ഉദ്ദേശിച്ചതെന്ന് ആരെങ്കിലും പറയുമോ അല്ലെങ്കിൽ, ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ പാഠക്കുറിപ്പ് നോക്കിക്കൊണ്ട് ഇതിൽ വള്ളിയും പുള്ളിയും കാണുന്നില്ല എന്ന് പറഞ്ഞാൽ അർത്ഥം വള്ളി എന്നു പേരുള്ള ഇൗഴവസ്ത്രീയും, തടവുകാനെ ( ) യും കാണുന്നില്ല എന്നാണെന്ന് കരുതാമോ.?! ആദ്യത്തേതിൽ സ്വർണവും, രണ്ടാമത്തെതിൽ അക്ഷരങ്ങളിൽ കൊടുക്കേണ്ടതുള്ള ചില ചി”ങ്ങളും തന്നെയാണുദ്ദേശ്യം എന്നു വ്യക്തമാണ് . പക്ഷികളെ പരിശോധിക്കുമ്പോൾ ഹുദ്ഹുദിനെ കാണുന്നില്ലെന്ന് പറയുമ്പോഴത്തെ സ്ഥിതിയും ഇത് തന്നെ. ഇതെല്ലാം സാഹിത്യശാസ്ത്രത്തിൽ ( )പരിചയമുള്ളവർക്കറിയാവുന്നതാണ്. നബിമാർ മുഖേന അല്ലാഹു വെളിപ്പെടുത്താറുള്ള ചില അസാധാരണ സംഭവങ്ങളെക്കുറിച്ച് ഹദീഥിലോ കണ്ടാൽ സാധാരണ സംഭവങ്ങളാക്കി തരംതാഴ്ത്തുവാൻ ഇക്കൂട്ടർ നടത്തുന്ന പരിശ്രമങ്ങൾ പരസ്പരം ഒരു ഗൂഢാലോചനപോലും നടത്തിക്കൊണ്ടാണ് ചെയ്യുന്നതെന്ന് ഇവരുടെ ചില പ്രസ്താവനകളിൽ നിന്ന് തന്നെ മനിലാകുന്നു. ഇവരിൽ ഇന്ന് നമ്മുടെ രാജ്യങ്ങളിൽ തലയെടുപ്പുള്ള ഒരാൾ അല്പം കൊല്ലങ്ങൾക്ക് മുമ്പ് തനിക്ക് വ്യാഖ്യാനവിഷയത്തിൽ പല ഉപദേശ നിർദ്ദേശങ്ങളും നൽകിയ ഒരു "മൗലാന'യെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ ഇങ്ങിനെ പറയുന്നു : എനിക്ക് വിശദീകരിക്കുവാൻ പ്രയാസം തോന്നിയ ചില ഭാഗങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വെച്ചപ്പോൾ അദ്ദേഹത്തിനവിടെ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. കാരണം, അതെല്ലാം അദ്ദേഹം ദീർഘകാലത്തെ പരിശോധനകൾ കഴിച്ചു സ്വരൂപിച്ചുവെച്ച തീരുമാനങ്ങളായിരുന്നുസ്ല.എനിക്ക് തെറ്റുപറ്റിപ്പോയെങ്കിലോ എന്നോർത്തു ഞാൻ ചോദിക്കാത്ത ചില വശങ്ങളും എടുത്തു എന്നെ അദ്ദേഹം ഓർമപ്പെടുത്തി. ഹുദ്ഹുദ് , നംലത്ത് ഇവയെല്ലാം അതിൽപെട്ടതാണ്. ആലോചിച്ചു നോക്കുക: അടുത്തകാലംവരെ നടപ്പിലില്ലാത്ത ഇമ്മാതിരി വ്യാഖ്യാനങ്ങൾ, ഇപ്പോൾ ചില ആളുകൾ തങ്ങളുടെ താല്പര്യങ്ങൾക്കൊത്തവണ്ണം തല കാഞ്ഞാലോചിച്ചു സ്വരൂപിച്ചുണ്ടാക്കിയതാണെന്നും, അവരത് പ്രചരിപ്പിക്കുവാൻ കൂട്ടുശ്രമം നടത്തിവരുന്നുവെന്നുമല്ലേ ഇൗ പ്രസ്താവനയിൽ കാണുന്നത്?! അതെ, ആധുനിക ഭ്രമം പിടിപെട്ടവരും, ഖാദിയാനി എന്ന അഹ്മദിയ്യാ മതക്കാരും മറ്റും ഉടലെടുത്തു തുടങ്ങിയതുമുതൽ പുറത്തിറങ്ങുന്നതാണ് ഇൗ വക അർത്ഥ വ്യാഖ്യാനങ്ങൾ. താഴെ കാണുന്നതുപോലുള്ള ചില വചനങ്ങൾ ഓർമവരികയാണ്: 1. ഹൃദയത്തിൽ വക്രതയുള്ളവർ, കുഴപ്പമുണ്ടാക്കുവാനും, വ്യാഖ്യാന മുണ്ടാക്കുവാനും ഉദ്ദേശിച്ചുകൊണ്ട് മുതശാബിഹ് ( ) കളുടെ (പരസ്പര സാദൃശ്യമുള്ളവയുടെ) പിന്നാലെ കൂടുന്നതാണ്. (ആലു-ഇംറാൻ :7) 2. എല്ലാ നബിമാർക്കും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കി ( ) പുള്ളി എന്ന വാക്കിന് തടവുകാരൻ എന്നർത്ഥമുണ്ട്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. വെച്ചിട്ടുണ്ട്. അവരിൽ ചിലർ ചിലരോട് കൃത്രിമമായി അലങ്കാരവാക്കുകൾ സ്വകാര്യഭാഷണം നടത്തുന്നതാണ് :112) 3. നിങ്ങളോട് തർക്കം നടത്തുവാനായി പിശാചുക്കൾ തങ്ങളുടെ ബന്ധുക്കളോട് സ്വകാര്യഭാഷണം നടത്തുന്നതാണ്. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങൾ മുശ്രിക്കുകളായിരിക്കും. :121) അല്ലാഹു നമ്മെ കാക്കട്ടെ, ആമീൻ. എനി 2-ാമത്തെ ന്യായം ഇതാണ് : അല്ലാഹു ഓരോതരം സൃഷ്ടികളെ ഓരോതരം സ്വഭാവങ്ങളോടുകൂടി സൃഷ്ടിച്ചിട്ടുണ്ടെന്നും അതിന് അല്ലാഹു മാറ്റം വരുത്തുകയില്ലെന്നും അല്ലാഹു തന്നെ (30:30-ൽ) പ്രഖ്യാപിച്ചിട്ടുണ്ട് എന്ന വാക്കിന്റെ അർത്ഥം അതാണ്. ഇതാണതിന്റെ ചുരുക്കം. അല്ലാഹു ഓരോ വസ്തുവിനും നൽകിയിട്ടുള്ള സ്വഭാവത്തിലൊന്നും അവൻ ഒരിക്കലും മാറ്റം വരുത്തുകയില്ലെന്നല്ല വാസ്തവത്തിൽ ഇൗ വാക്യത്തിന്റെ താൽപര്യം. അല്ലാഹു മാറ്റം വരുത്തുകയില്ല എന്ന് ഇൗ ആയത്തിൽ പറഞ്ഞിട്ടുമില്ല. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവുമില്ല . എന്നാണ് ഇൗ വാക്യത്തിന്റെ ശരിയായ അർത്ഥം. ഇൗ അർത്ഥം നാം മാത്രം പറഞ്ഞതല്ല. ഇവർ തന്നെയും തങ്ങളുടെ കൃതികളിൽ തൽസ്ഥാനത്ത് (സൂ:റൂമിൽ) വെച്ച് ഇതേ അർത്ഥമാണ് അതിന് കൊടുത്തിട്ടുള്ളതും. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്-അഥവാ ഓരോന്നിനും അവൻ നൽകിയ രൂപം, സ്വഭാവം മുതലായ പ്രകൃതി വിശേഷങ്ങൾക്ക് മാറ്റം വരുത്തുവാൻ ആർക്കും സാധ്യമല്ല; അവയൊന്നും മാറ്റത്തിരുത്തങ്ങൾ സ്വീകരിക്കുന്നതുമല്ല എന്നൊക്കെയാണിതിന്റെ സാരം. ഓരോ വസ്തുക്കളിലും സാധാരണ നാം കണ്ടുവരാറുള്ള സ്വഭാവ പ്രകൃതികളിൽ അല്ലാഹു ഒരിക്കലും മാറ്റം വരുത്തുകയില്ലെന്ന് സ്ഥാപിച്ചുകിട്ടിയാൽ അതുവഴി ഇവർക്ക് പല നേട്ടങ്ങളും ലഭിക്കാനുണ്ട്. തീയിന്ന് ഒരിക്കലും തണുപ്പുണ്ടാകയില്ല എന്ന് പറഞ്ഞു ഇബ്റാഹീം നബി (അ) അന്മിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തെ നിഷേധിക്കാം. മരക്കൊത്തിയും ഉറുമ്പും സംസാരിക്കയില്ലെന്ന് പറഞ്ഞു ആ സംഭവങ്ങളെയും തള്ളിക്കളയാം. വടികൊണ്ടടിച്ചാൽ സമുദ്രം പിളരുകയില്ലെന്ന്വെച്ച് മൂസാ നബി(അ)യും അസാധരണ രൂപത്തിൽ ചെങ്കടൽ കടന്ന സംഭവത്തെയും ഖfiിക്കാം. അങ്ങിനെ പലതും എന്നതിന്റെ താൽപര്യം ഇവർ കാണിച്ച മാതിരിയാണെങ്കിൽ, ഇൗസാ (അ) പിതാവില്ലാതെ ജനിച്ചതെങ്ങിനെയാണ്? മരണപ്പെട്ടവരെ ജനിപ്പിക്കുക, കളിമണ്ണുകൊണ്ട് കുരുവികളെ ഉണ്ടാക്കി വിടുക മുതലായ 49-ൽ പ്രസ്താവിച്ച) അമാനുഷിക കൃത്യങ്ങൾ അദ്ദേഹത്തിന്റെ കൈക്ക് എങ്ങനെ നടക്കും? മൂസാ നബി(അ)യുടെ വടി ഒരു പെരുമ്പാമ്പായി മാറുകയും, ജാലവിദ്യക്കാരുടെ വടികളും കയറുകളും വിഴുങ്ങുകയും ചെയ്തതെങ്ങിനെ? ആലോചിച്ചു നോക്കുക. ഓരോ വസ്തുവിന്നും ചില പ്രത്യേക സ്വഭാവ പ്രകൃതികൾ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അതിൽ മറ്റാർക്കും യാതൊരു മാറ്റവും വരുത്തുക സാധ്യമല്ല. പക്ഷേ, അല്ലാഹു ഉദ്ദേശിക്കുമ്പോൾ, അവൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ അതിൽ വരുത്തിക്കൂടാ എന്നില്ലതാനും. നമ്മുടെ നിത്യപരിചയത്തെ അടിസ്ഥാനമാക്കി ചില വസ്തുക്കളുടെ പ്രകൃതിയായി നാം ചില കാര്യങ്ങളെ ഗണിച്ചുവരുന്നു. അതിന്നെതിരിൽ വല്ലതും സംഭവിച്ചു കാണുമ്പോൾ നാമതിന് പ്രകൃതി വിരുദ്ധമെന്നോ, അസാധാരണമെന്നോ വിധി കൽപിക്കുന്നു. അത്രമാത്രം. ഒരു പക്ഷേ, നാം കണ്ടുവരുന്ന ഇൗ പ്രകൃതി നിയമങ്ങൾക്കെല്ലാം നിദാനമായ മറ്റൊരു പ്രകൃതി ( ) മുതശാബിഹിനെക്കുറിച്ച് മുഖവുരയിൽ വിവരിച്ചിട്ടുണ്ട്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. നിയമം, അല്ലെങ്കിൽ കാരണങ്ങൾക്കെല്ലാം കാരണമാകുന്ന മറ്റൊരു വ്യവസ്ഥ, അതുമല്ലെങ്കിൽ, ഭൗതിക പ്രകൃതിക്കതീതമായ ഒരു അഖിലാfi വ്യവസ്ഥ അല്ലാഹുവിങ്കൽ ഉണ്ടായിരിക്കും എനി, എന്ന വാക്യത്തിന്റെ താൽപര്യം ഇവർ പറഞ്ഞ പോ ലെയാണെന്ന് വെച്ചാൽപോലും, നമ്മുടെ ഉറുമ്പിന്റെയും, മരക്കൊത്തിയുടെയും സംഭവങ്ങൾ അതിന് വിരുദ്ധമാകുന്നില്ല. അവ മനുഷ്യഭാഷയിൽ സംസാരിച്ചുവെന്നും, മനുഷ്യൻ ഗ്രഹിക്കുന്ന അതേ രൂപത്തിൽ തന്നെ ഗ്രഹിച്ചുവെന്നും വന്നാൽ മാത്രമേ പ്രത്യക്ഷത്തിലെങ്കിലും അത് ആ വാക്യത്തിന് എതിരാവുകയുള്ളൂ. 16-ാം വചനത്തിൽ (പക്ഷികളുടെ സംസാരം നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു) എന്ന് സുലൈമാൻ നബി (അ) പറഞ്ഞുവല്ലോ. ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ബൈദ്വാവിയുടെ വിവരണം ശരിവെച്ചുകൊണ്ട് ഇവർ തന്നെ പ്രസ്താവിക്കുന്നത് നോക്കുക : ഇതിന്റെ വ്യാഖ്യാനത്തിൽ പലരും പലതും എഴുതിയിട്ടുണ്ട്. എല്ലാ ജീവികൾക്കും അവയുടെ വിചാരങ്ങളും, വികാരങ്ങളും പ്രകടിപ്പിക്കുവാൻ ചില ശബ്ദങ്ങളുണ്ടെന്നും ആ ശബ്ദങ്ങളുടെ അർത്ഥം മനിലാക്കുവാനുള്ള കഴിവ് ദൈവികമായി സുലൈമാൻ നബി(അ)ക്ക് ലഭിച്ചിരിക്കാമെന്നുമാണ് ഇമാം ബൈദ്വാവി അദ്ദേഹത്തിന്റെ തഫ്സീറിൽ പറയുന്നത്. ആ വ്യാഖ്യാനമാണ് കൂടൂതൽ സ്വീകാര്യമായി തോന്നുന്നത്. സുലൈമാൻ നബി(അ) യുടെ സേനാ വിഭാഗങ്ങളിൽ ഒരു വിഭാഗം പക്ഷികളായിരുന്നുവെന്ന് 17-ാം വാക്യത്തിൽ പറയുന്നുണ്ടല്ലോ. സൈന്യത്തിൽ പക്ഷികളുടെ ഉപയോഗം എന്തെന്ന് എല്ലാവർക്കും അറിയാം. വാർത്തകൾ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുക, വല്ല വിശേഷങ്ങളും കണ്ടാൽ അവയുടെ ഭാഷയിൽ അവരുടെ നാഥന്മാരെ അറിയിക്കുക ഇവയെല്ലാമാണ് അവയുടെ ജോലി. അപ്പോൾ ആ നിലക്ക് ഇവയെ ഉപയോഗപ്പെടുത്തുമ്പോൾ അവയുടെ റിപ്പോർട്ടുകളും, അവ നൽകുന്ന സൂചനകളും അവയുടെ നാഥൻമാർ ശരിക്ക് പഠിച്ചിരിക്കണം, അത് ഞങ്ങൾ പരിചയിച്ചു വെച്ചിട്ടുണ്ടെന്നാണ് സുലൈമാൻ നബി (അ) പറയുന്നത് . അൽപമൊന്ന് ആലോചിച്ചു നോക്കുക! നാം ഇപ്പോൾ വായിച്ച ഇൗ പ്രസ്താവന - അതിൽ അൽപം ചില നീക്കുപോക്കുകൾ ഉണ്ടെങ്കിലും - പുറപ്പെടുവിച്ച അതേ ആളുകൾ പിന്നീട് രണ്ട് ആയത്തുകൾ കഴിഞ്ഞപ്പോഴേക്കും ഇതെല്ലാം മറന്നുകൊണ്ട് അതൊക്കെ അല്ലാഹു നൽകിയ പ്രകൃതിക്ക് വിരുദ്ധമാണെന്നും എന്ന വാക്യത്തിന് എതിരാണെന്നും സമർത്ഥിക്കുന്നതും മറ്റും കാണുമ്പോൾ ആർക്കാണ് ആശ്ചര്യം തോന്നാത്തത് ഇൗ പ്രസ്താവന മനഃപൂർവ്വം ചെയ്ത ഒരാൾ, പിന്നെയും ഉറുമ്പിനെയും,മരക്കൊത്തിയെയും മനുഷ്യനാക്കുവാൻ ശ്രമിക്കുന്നതെന്തിനാണ്?! പുത്തൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിലും വേണ്ടേ ഒരു സ്ഥിരതയും മനാക്ഷിയും?! ചില മുട്ടുചോദ്യങ്ങൾ ഇക്കൂട്ടർ ചില മുട്ടുചോദ്യങ്ങൾ ചോദിക്കുന്നു: സുലൈമാൻ നബി (അ) ഫലസ്തീനിൽ നിന്നും യമനിലേക്കാണ് പോകുന്നത്. ഏതാണ്ട് 1500 നാഴിക അകലെയാണത്. ഇതിനിടക്ക് ഒരു ഉറുമ്പിന്റെ സംസാരം മാത്രമേ അദ്ദേഹം കേട്ടിട്ടുള്ളൂ? സുലൈമാൻ നബിയെ ഉറുമ്പ് എങ്ങിനെ അറിഞ്ഞു? മുമ്പ് കണ്ടിട്ടുണ്ടോ? വമ്പിച്ച ആ പട്ടാളത്തിന്റെ വലിപ്പം അതെങ്ങിനെ നോക്കിക്കണ്ടു? എന്നൊക്കെയാണ് ഉറുമ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾ. ഇവക്ക് മറുപടി പറയുവാൻ ഒരിക്കലും സാധ്യമല്ല എന്ന് ഇവർ സ്വയം വിധി കൽപിക്കുകയും ചെയ്യുന്നു. മരക്കൊത്തിയെ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സംബന്ധിക്കുന്ന ചോദ്യാവലിയുടെ ചുരുക്കം ഇതാണ് : ഒരു മനുഷ്യന്റെ ബുദ്ധിയല്ലേ മരക്കൊത്തിയിൽ കാണുന്നത്? അല്ലാഹുവിന്റെ ഏകത്വത്തെയും, ബിൽക്വീസിന്റെ സിംഹാസനത്തെയുംകുറിച്ചു അതെങ്ങിനെ അറിഞ്ഞു? സൂര്യനെ ആരാധിച്ചുകൂടാ എന്നും, പിശാചാണ് വഴിപിഴപ്പിച്ചതെന്നും എങ്ങിനെ മനിലാക്കി ?സ്ല..ഇതൊക്കെ മനിലാക്കുവാൻ അതിന്നെവിടെയാണ് ബുദ്ധിയും ചിന്താശീലവും? ദിവസം 100 നാഴികയിലേറെ പറക്കാൻ മരക്കൊത്തിക്ക് കഴിവില്ല. അപ്പോൾ 1500 നാഴിക ദൂരത്തേക്കൊരു കത്ത് കൊണ്ടുപോയി മടങ്ങാൻ അതിന് ഒരു മാസം വേണ്ടേ? അപ്പോഴേക്കും ഒരു പ്രബലരാഷ്ട്രത്തോട് യുദ്ധത്തിന് പുറപ്പെട്ട ആ പട്ടാളത്തിന്റെ നില അപകടത്തിലാവുകയില്ലേസ്ല? കൂടാതെമറ്റു പല സംഭവങ്ങളിലെന്ന പോലെ-ഇൗ കഥയിലും ജനമദ്ധ്യെ പ്രചാരത്തിലുള്ള ഊഹാപോഹങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ടുള്ള പരിഹാസ ചോദ്യങ്ങൾ വേറെയും കാണാം. അതിലേക്ക് നാമിപ്പോൾ തിരിയുന്നില്ല. കണ്ടതും കേട്ടതുമെല്ലാം അപ്പടി രേഖപ്പെടുത്താറുള്ള ചില ഗ്രമ്ലകാരൻമാരുടെ കൃതിയിൽ സ്ഥലം പിടിച്ചിരിക്കുന്ന അത്തരം കഥാവിസ്തീർണങ്ങളെയും, പാമരൻമാരുടെ ഇടയിൽ പ്രചാരത്തിലുണ്ടാകുന്ന ഇതിഹാസങ്ങളെയും ആദ്യം കൂട്ടിയിണക്കി ഒരു കഥാരൂപം ഉണ്ടാക്കുക, പിന്നീട് അതാണ് പൊതുവിൽ മുസ്ലിംകൾ വിശ്വസിച്ചു വരുന്നതെന്ന് വരുത്തിത്തീർക്കുക, തുടർന്നുകൊണ്ട് സംഭവം അപ്പാടെ ഖfiിക്കുക, പകരം ഒരു പുതിയ രൂപം അവതരിപ്പിക്കുക, ഇതെല്ലാം ഇവരുടെ പതിവാണെന്ന് നാം മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവർ 1500 നാഴിക കണക്കാക്കിയത് ഫലസ്തീനിൽ നിന്ന് യമനിലേ ക്കായിരിക്കുമല്ലോ? ( ) അന്ന് ഫലസ്തീൻ രാഷ്ട്രത്തിന്റെ തെക്കേ അതിരും, യമൻ രാഷ്ട്രത്തിന്റെ വടക്കേ അതിരും എവിടെയായിരുന്നു? സുലൈമാൻ നബി(അ)യും പട്ടാളവും ഉന്നംവെച്ചുപോകുന്നത് എങ്ങോട്ടായിരുന്നു? ഉറുമ്പിനെ കണ്ടതും, മരക്കൊത്തിയുടെ സംഭവം നടന്നതും എവിടെ എത്തിയപ്പോഴാണ്? ഇതൊന്നും ഉറപ്പിച്ചു പറയുവാൻ യാതൊരു തെളിവും ഇല്ല. അത്പോലെത്തന്നെ, മരക്കൊത്തി അറിയിച്ച വാർത്തകൾ-ഇവരുടെ ഭാഷയിൽ പറഞ്ഞാൽ പട്ടാള ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്കിട്ടുന്നതിന് മുമ്പ് രാജ്ഞിയെക്കുറിച്ച് സുലൈമാൻ നബി(അ)ക്ക് കാര്യമായ വല്ല വിവരങ്ങളും ലഭിച്ചിരുന്നുവെന്ന് കാണിക്കുന്ന തെളിവും ഇല്ല. വേണമെങ്കിൽ തെളിവു കാണുന്നത് മറിച്ചാണ് താനും. (ഇതിനെപ്പറ്റി വഴിയെ പ്രസ്താവിക്കാം) എന്നിരിക്കെ, രാജ്ഞി യുദ്ധത്തിന്ന് പുറപ്പെടുന്നുണ്ടെന്ന് എങ്ങിനെയോ കേട്ടത് നിമിത്തം അവരോടങ്ങോട്ട് ചെന്നു യുദ്ധം ചെയ്വാനാണ് സുലൈമാൻ നബി(അ)യും സൈന്യവും യമനിലേക്ക് പുറപ്പെട്ടിരുന്നത് എന്ന് ഇവർ സ്വയം സങ്കൽപ്പിച്ചു രൂപപ്പെടുത്തിയത് മാത്രമാണ്. ഏതായാലും, അദ്ദേഹം പോകുന്ന വഴിക്ക് ഒന്നല്ല, വളരെ ഉറുമ്പിൻ കൂട്ടങ്ങൾ തന്നെ കണ്ടിരിക്കാം. പക്ഷേ, ഒരു കൂട്ടത്തെയും, ഒരു ഉറുമ്പിന്റെ സംസാരത്തെയും സംബന്ധിച്ച് മാത്രമേ അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടുള്ളൂ. അസാധാരണമായ ഒരു പ്രത്യേക സംഭവമായതുകൊണ്ടാണ് അല്ലാഹു അത്മാത്രം പ്രസ്താവിച്ചതെന്നത്രെ നാം കരുതുന്നത്. ഇൗ സൂറത്തിലെ 15 മുതൽ 19 കൂടിയ വചനങ്ങൾ തുറന്ന ഹൃദയത്തോടെമുൻകൂട്ടിയുള്ള യാതൊരു തീരുമാനവും ആഗ്രഹവും ( ) രണ്ടു രാജ്യങ്ങളുടെ പടം 8-ലും 10-ലും കാണാം വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. മനിൽവെക്കാതെവായിച്ചു നോക്കുന്ന ഏതൊരു സത്യവിശ്വാസിക്കും അതാണ് മനിലാവുക. അപ്പോൾ കോടിക്കണക്കിലുള്ള ഉറുമ്പുകളെപ്പറ്റി മൗനമവലംബിച്ചതിൽ പരിഭവിക്കുവാനൊന്നും വക കാണുന്നില്ല. ഒരാൾ തന്റെ ഒരു നീണ്ട യാത്രാവിവരണത്തിൽ വഴിക്ക് വെച്ച് ഒരാളുമായുണ്ടായ വല്ല സംഭാഷണമോ സംഭവമോ പറഞ്ഞുകണ്ടാൽ, അയാൾ ആ യാത്രയിൽ മറ്റാരെയും കണ്ടില്ലെന്ന് എങ്ങിനെ ഊഹിക്കാം സുലൈമാൻ നബി(അ)യുടെ സൈന്യത്തിൽ പക്ഷിവിഭാഗവും ഉണ്ടായിരുന്നുവെന്നും, വാർത്തകൾ അങ്ങുമിങ്ങും എത്തിക്കലും, വിശേഷ വർത്തമാനം അവയുടെ നായകൻമാർക്ക് എത്തിച്ചുകൊടുക്കലുമാണവയുടെ ജോലിയെന്നും ഇക്കൂട്ടർ തന്നെ പ്രസ്താവിച്ചുവല്ലോ. അപ്പോൾ മരക്കൊത്തി ബിൽക്വീസിന് കത്ത് കൊണ്ടുപോയതിൽ ഇവർ അഗ്ഗുതപ്പെടുവാൻ ന്യായം കാണുന്നില്ല. പിന്നെ, വഴിദൂരത്തിന്റെ കാര്യമാണുള്ളത്. 1500 നാഴിക പോയി മടങ്ങാൻ മരക്കൊത്തിക്ക് ചുരുങ്ങിയത് ഒരു മാസം പിടിക്കുമെന്നും, അപ്പോഴേക്കും പട്ടാളത്തിന്റെ കാര്യം കുഴപ്പത്തിലാകുമെന്നുമാണ് ഇവർ തട്ടിവിടുന്നത്. ഇത് ഒട്ടും പ്രസക്തമല്ലാത്ത ഒരു ജൽപനമാണ്. കാരണം ഹുദ്ഹുദ് എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥനാണ് കത്തു കൊണ്ടുപോയതെങ്കിൽ അവന്നും വേണ്ടേ ആ 1500 നാഴികക്ക് ഒരുമാസക്കാലം ? അല്ല അധിലധികം തന്നെ കാലം വേണ്ടതില്ലേ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്. ഒരു മരക്കൊത്തിപ്പക്ഷി വായുവിൽ കൂടി യാതൊരു വളവും തിരിവുമില്ലാതെ, ഒരേ നേർരേഖ പിടിച്ചു അതിവേഗത്തിൽ പറന്നുപോകുന്നതിനെക്കാൾ എളുപ്പത്തിൽ ഇവരുടെ ഉദ്യോഗസ്ഥന് യമനിൽ പോയിവരുവാൻ കഴിയുമെന്നോ കഴിയുമെന്ന് പറയുവാൻ ഇവർക്ക് മാത്രമേ ധൈര്യം വരികയുള്ളൂ. കാടും മലയും ചുറ്റി, തരിശും മരുഭൂമിയും തരണം ചെയ്തു വളഞ്ഞുപുളഞ്ഞ മാർഗങ്ങളിൽകൂടിവേണം അന്നവിടങ്ങളിൽ യാത്ര ചെയ്വാൻ. ഇന്നത്തെപ്പോലെയുള്ള പരിഷ്കൃത വാഹനങ്ങളും നിരത്തുകളും അന്നില്ല. (ക്രിസ്ത്വാബ്ദത്തിന് ഏറെക്കുറെ 1000 കൊല്ലം മുമ്പാണ് ഇൗ സംഭവം നടക്കുന്നത്) ഒട്ടകമോ, കുതിരയോ ആണ് അന്ന് വാഹനങ്ങൾ. അതേ സമയത്ത് കരമാർഗത്തിലൂടെയുള്ള ദൂരത്തെക്കാൾ ഏത്രയോ കുറവായിരിക്കും ആകാശമാർഗത്തിലൂടെയുള്ള ദൂരമെന്നും വ്യക്തമാണ്. (1500 നാഴികയുടെ മതിപ്പ് അപ്പടി സ്വീകാര്യമല്ലെന്ന് നാം ഇതിന് മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്) ചില പക്ഷികളെ വാർത്തകൾ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന പതിവ് അന്നും ഇന്നും ഉള്ളതാണ്. സുലൈമാൻ നബി(അ)ക്കാകട്ടെ, അല്ലാഹു പക്ഷികളെ പ്രത്യേകം കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, ആ കത്ത് കൊടുത്തയക്കുവാൻ പല നിലക്കും മരക്കൊത്തിയാണ് കൂടുതൽ അനുയോജ്യമായത്. ഓരോ ജീവിക്കും ഓരോ തരത്തിലുള്ള ബോധങ്ങളും ഇംഗിതങ്ങളുമുണ്ട്, അതതിന്റെ വികാരവിചാരങ്ങൾ പ്രകടിപ്പിക്കുവാനും, അതതിനാവശ്യമായ കാര്യങ്ങൾ ഗ്രഹിക്കുവാനും അവയ്ക്ക് അല്ലാഹു പ്രകൃത്യാ ചില കഴിവുകൾ നൽകിയിട്ടുണ്ട് എന്നീ വസ്തുതകൾ പരക്കെ അറിയപ്പെട്ടതാണ് . ഇന്നത്തെ ജന്തുശാസ്ത്രവിദഗ്ധന്മാർക്ക് ഇൗ തുറയിൽ കൂടുതൽ പുരോഗതി ലഭിച്ചിട്ടുണ്ടെന്ന് വേണം പറയുവാൻ. അവരത് വർദ്ധിപ്പിക്കുവാനായി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിവരികയാണ്. ചില ചെടികൾക്കുപോലും ചില വികാരങ്ങൾ ഉണ്ടെന്ന് കൂടി ശാസ്ത്രജ്ഞൻമാർ സിദ്ധാന്തിക്കുന്നത് കാണാം. ഉറുമ്പിനെപ്പോലെയുള്ള ചില ജീവികളുടെ ഗ്രഹണസാമർത്ഥ്യത്തെയും, വ്യവസ്ഥാബോധത്തെയും കുറിച്ച് പല ശാസ്ത്രവിദഗ്ദന്മാരും അഗ്ഗുതാവഹമായ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. (ചുരുക്കം ചിലത് സൂറത്തിന്റെ വിവരണത്തിൽ നാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്) എന്നാൽ, പ്രസ്താവിക്കുന്ന സംഭവങ്ങളുടെ സത്യതയും, സംഭവ്യതയും സ്ഥാപിക്കുവാൻ ആരുടെ അഭിപ്രായവും ആരായേണ്ടതില്ല. അതിന്റെ തന്നെ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. പ്രസ്താവനകളും അതിന്റെ ഏറ്റവും അംഗീകൃതവ്യാഖ്യാനമായ നബി വചനങ്ങളും മാത്രം മതി. ഇത് രണ്ടും പരിശോധിച്ചാൽ സാധ്യതയുടെ വൃത്തം കൂടുതൽ വിശാലമായിട്ടാണിരിക്കുന്നത്. അതുകൊണ്ട് ഇൗ വിഷയകമായി വന്നിട്ടുള്ള ചില ക്വു വചനങ്ങളും, ചില നബി വചനങ്ങളും ഇവിടെ ഉദ്ധരിക്കുന്നത് നന്നായിക്കും. ഉറുമ്പിന്റെയും, മരക്കൊത്തിയുടെയും കഥയിലേക്ക് മാത്രമല്ല, മറ്റു പലതിലേക്കും വെളിച്ചം നൽകുവാനും, നിഷ്പക്ഷഹൃദയരായ സത്യവിശ്വാസികൾക്ക് മനോവികാസം വരുത്തുവാനും അവ ഉപകരിക്കുന്നതാണ്. കൂടാതെ, ഇവരുടെ മേൽ കണ്ട മിക്ക ചോദ്യങ്ങൾക്കുമുള്ള സമാധാനവും അവയിൽ നിന്നും ലഭിക്കുന്നതാണ്. (1) അല്ലാഹു പറയുന്നു: 37 : (ഭൂമിയിലുള്ള ഏതൊരു പ്രാണി-അഥവാ ജീവിയാകട്ടെ, രണ്ട് ചിറക്കൊണ്ട് പറക്കുന്ന പക്ഷിയാകട്ടെ, നിങ്ങളെപ്പോലെയുള്ള ചില സമുദായങ്ങളല്ലാതെ മറ്റൊന്നുമല്ല അപ്പോൾ, ഓരോ ജന്തുവർഗവും ഓരോ സമുദായമാണ്. അതത് സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സാമൂഹ്യബന്ധവും, ജീവിതാഭിലാഷവും വിചാര വികാരങ്ങൾ പ്രകടിപ്പിക്കുവാനുള്ള ചില നിശ്ചിത ഭാഷകളും അനിവാര്യമാണ്. ഇൗ തുറയിൽ അങ്ങേയറ്റം പരിമിതമായ അറിവേ മനുഷ്യന് ഇത്വരെയും ലഭിച്ചിട്ടുള്ളൂ. കൂടുതൽ അറിയുവാൻ ഗവേഷണങ്ങൾ നടത്തപ്പെടുന്നുവെങ്കിലും, അവ ഒരിക്കലും പരിപൂർണമോ, ഖfiിതമോ ആയിരിക്കയില്ല. സുലൈമാൻ നബി (അ)ക്ക് ഇൗ തുറയിൽ സിദ്ധിച്ച അറിവാകട്ടെ, ഗവേഷണപരമോ നിരീക്ഷണപരമോ അല്ല. അല്ലാഹു അദ്ദേഹത്തിന് നൽകിയ ഒരു പ്രത്യേക അനുഗ്രഹമായിരുന്നു. നിന്ന് തന്നെ സ്പഷ്ടമായി മനിലാക്കാവുന്നതാണിത്. എന്നിരിക്കെ, അതിനെ നമ്മുടെ അറിവിന്റെ മാനദfiംകൊണ്ടളന്നു കണക്കാക്കുന്നത് ശരിയല്ല. സൂറത്തുന്നൂർ 41ൽ അല്ലാഹു പറയുന്നു: (ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരും അണിനിരന്നുവായുവിൽ ചിറകു വിടർത്തികൊണ്ടുള്ള പറവകളും അല്ലാഹുവിന് തസ്ബീഹ് -പ്രകീർത്തനം -നടത്തുന്നുണ്ടെന്ന് നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ അതതിന്റെ നമസ്കാരവും തസ്ബീഹും അറിയാവുന്നതാണ്. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നതാണ്) 44-ൽ അല്ലാഹു പറയുന്നു: (ഒരു വസ്തുവും തന്നെ അല്ലാഹുവിനെ സ്തോത്രം ചെയ്തുകൊണ്ട് പ്രകീർത്തനം ചെയ്യാതെയില്ല. പക്ഷേ, നിങ്ങൾക്ക് അവരുടെ പ്രകീർത്തനം ഗ്രാഹ്യമാകുന്നതല്ല.) എല്ലാ ജീവികൾക്കും ചില അന്തർബോധ ങ്ങളുണ്ടെന്നും അവ അത് പ്രകടമാക്കുമെന്നും, മനുഷ്യന് അത് ഗ്രഹിക്കുവാൻ കഴിയാത്തതാണെന്നും ഇൗ വചനങ്ങളിൽനിന്നു സ്പഷ്ടമാണല്ലോ. ഇൗ ഒടുവിലത്തെ വചനത്തിൽ ജീവികൾ മാത്രമല്ല, നിർജ്ജീവ വസ്തുക്കളും ഉൾപ്പടുന്നുവെന്ന് കാണാം. സൂ: അൽബക്വറഃ 74-ൽ കല്ലുകളെക്കുറിച്ച് പ്രത്യേകം അല്ലാഹു ഇങ്ങിനെ പറയുന്നു: 74 (നിശ്ചയമായും അവയിൽ ചിലത് അല്ലാഹുവിനെ ഭയന്നു കീഴ്പോട്ട് ഇറങ്ങുന്നവയുണ്ട്) അല്ലാഹുവിന്റെ ഇൗ പ്രസ്താവനകളിൽ ശരിക്ക് വിശ്വസിക്കുവാൻ സാധിക്കുന്ന ഏവർക്കും, ഉറുമ്പിന്റെയും മരക്കൊത്തിയുടെയും കാര്യത്തിൽ ഇത്ര സംശയങ്ങളൊന്നും തോന്നേണ്ടതായിട്ടില്ല. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സുലൈമാൻ നബി (അ) ഒരിക്കൽ മഴക്ക് വേണ്ടി പ്രാർത്ഥന നടത്തുവാനായി പുറപ്പെട്ടപ്പോൾ ഒരു ഉറുമ്പ് മലർന്നുകിടന്ന് മഴക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ടുവെന്നും, നമുക്ക് വെള്ളം കിട്ടിപ്പോയി, എനി നിങ്ങൾക്ക് മടങ്ങിപ്പോകാം എന്ന് കൂടെയുള്ളവരോട് പറഞ്ഞുവെന്നും ഹാകിം(റ) ഉദ്ധരിച്ച ഒരു ഹദീഥ് 19-ാം വചനത്തിന്റെ വിവരണത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീഥിനെക്കുറിച്ച് സംസാരിക്കുന്ന കൂട്ടത്തിൽ പ്രസ്താവിച്ചിട്ടുള്ള ചില വാക്യങ്ങൾ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു : മഴക്ക് വേണ്ടി പ്രാർത്ഥന നടത്തലും, അതിനായി വെളിസ്ഥലത്ത് (മൈതാനത്തിൽ)പോകലും, പണ്ടേയുള്ള നടപടിയാണെന്നും മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനാസ്ഥലത്ത് കാലികളെയും കൊണ്ടുപോകുന്നത് നല്ലതാണെന്നും ഇൗ ഹദീഥിൽ നിന്ന് മനിലാക്കാം. അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്, ദിക്ർ (സ്മരണ)എന്നിവയിൽ അവയ്ക്ക് ഒരുതര ബോധമുണ്ട് എന്നും ഇതിൽ നിന്ന് സിദ്ധിക്കുന്നു. ഇത് സംബന്ധമായി പലതും ഉദ്ധരിക്കുവാനുണ്ട്. പക്ഷേ ദീർഘിച്ചുപോകും. അല്ലാഹുവിന്റെ കിത്താബിലെ പല ആയത്തുകളും ഇതിനെപ്പറ്റി മനിലാക്കിത്തരുന്നുണ്ട്. അതൊക്കെ ദൂർവ്യാഖ്യാനം ചെയ്യുന്നവരുടെ വ്യാഖ്യാനങ്ങൾ യാതൊരു അവലംബവും ഇല്ലാത്തവയാണ്. നബി ˜ ക്കു പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് തിരുമേനിക്ക് മക്കഃയിലെ ഒരു കല്ല് സലാം പറഞ്ഞിരുന്നതായും, ആ കല്ലിനെ ഞാൻ ഇപ്പോഴും അറിയുമെന്ന് അവിടുന്ന് പറഞ്ഞതായും ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്നു. തിരുമേനിക്ക് പ്രസംഗിക്കുവാൻ വേണ്ടി മിമ്പർ (പ്രസംഗപീഠം) ഉണ്ടാക്കപ്പെടുന്നതിന് മുമ്പ് പ്രസംഗവേളയിൽ അവിടുന്ന് ചാരിനിൽക്കാറുണ്ടായിരുന്ന ഒരു ഇൗന്തത്തടിതിരുമേനി മിമ്പറിൽ കയറി പ്രസംഗിക്കുവാൻ തുടങ്ങിയ അവസരത്തിൽ - അത് പൊട്ടിപ്പിളരുമാറ് അട്ടഹസിക്കുകയും, ശിശുക്കളെപ്പോലെ തേങ്ങിക്കരയുകയും ഉണ്ടായി. തിരുമേനി ഇറങ്ങിവന്നു അതിനെ അണച്ചു കൂട്ടിപ്പിടിച്ചു സമാധാനിപ്പിച്ചപ്പോഴാണ് അത് അടങ്ങിയത്. മുമ്പ് ദിക്ർ കേട്ടുവന്നിരുന്നത് (നഷ്ടപ്പെട്ടുപോയത്)കൊണ്ടാണ് അത് കരഞ്ഞതെന്ന് നബി പറയുകയും ചെയ്തു. ഇൗ പ്രസിദ്ധ സംഭവം ഇമാം ബുഖാരി (റ)ഉദ്ധരിച്ചിട്ടുള്ളതാണ്. ഇങ്ങനെ, നമുക്ക് അജ്ഞാതമായ എത്രയോ രഹസ്യങ്ങൾ മനുഷ്യേതര വസ്തുക്കളിൽ ഒളിഞ്ഞുകിടപ്പുണ്ട്. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവന്റെ പ്രവാചകൻമാർക്ക് അവയിൽ ചിലത് അവൻ അറിയിച്ചുകൊടുക്കുന്നു. അവർ മുഖേന മാത്രം നാം അതിൽ ചിലത് കേൾക്കുകയും, അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. മനുഷ്യസഹജമായ അറിവിനും കഴിവിനും അതീതമായതുകൊണ്ട് നാം അതിനെ അമാനുഷിക സംഭവങ്ങളെന്നും, സാധാരണ ലൗകീക നടപടി ക്രമങ്ങൾക്ക തീതമായതുകൊണ്ട് അസാധാരണ സംഭവങ്ങളെന്നും പറഞ്ഞുവരുന്നു. ഉറുമ്പിനെക്കുറിച്ച് ചോദിച്ചത് പോലെ മരക്കൊത്തിയെക്കുറിച്ചും ഇവർ ചോദിക്കുന്നു: ആ പട്ടാളത്തിൽ ഒരൊറ്റ മരക്കൊത്തിയാണോ ഉണ്ടായിരുന്നത് ? അതിനെ ആസ്പദമാക്കിയാണോ സൈന്യകാര്യങ്ങൾ നടത്തപ്പെട്ടിരുന്നത് ? എന്നൊക്കെ. നമുക്ക് പറയുവാനുള്ളത് ഇത്രമാത്രമാണ്: അതിൽ പക്ഷിവിഭാഗമുണ്ടായിരുന്നതായി അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഏതെല്ലാം പക്ഷികളാണ്, മരക്കൊത്തി എത്രയാണ് എന്നൊന്നും പറഞ്ഞുതന്നിട്ടില്ല. ഒരു മരക്കൊത്തിയുടെ കഥ മാത്രം അവൻ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഒരു പക്ഷേ, ആ മരക്കൊത്തി പക്ഷിവിഭാഗത്തിലെ -അല്ലെങ്കിൽ മരക്കൊത്തി വിഭാഗത്തിലെ - നേതാവായിരുന്നുവെന്നും, മറ്റു മരക്കൊത്തികൾക്കില്ലാത്ത വല്ല വിശേഷതയും അതിനുണ്ടായിരുന്നുവെന്നും വരാം. വാസ്തവം അല്ലാഹുവിനറിയാം. ഏതായലും ഇൗ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. മരക്കൊത്തിയെ ആസ്പദമാക്കിയല്ല ആ പട്ടാളത്തിന്റെ കാര്യങ്ങൾ നടത്തപ്പെട്ടിരുന്നതെന്ന് നമുക്കും അറിയാം. മറ്റനേകം കാര്യങ്ങളുള്ളതിൽ അതും ഒന്നായിരുന്നുവെന്ന് മാത്രം. സൈന്യത്തിന്റെ മേലധികാരവും, കൈകാര്യവും സുലൈമാൻ നബി(അ)യുടെ കയ്യിലാണെന്നിരിക്കെ ഇൗ ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. 18-ാം വചനത്തിന്റെ വിവരണത്തിൽ നാം ഉദ്ധരിച്ചത് പോലെ, ഇബ്നു അ∫ാസ് (റ) ന്റെ ഒരു പ്രസ്താവനയിൽ പ്രസ്തുത മരക്കൊത്തി ഭൂമിയുടെ അടിയിൽ വെള്ളം സ്ഥിതി ചെയ്യുന്ന സ്ഥാനം സുലൈമാൻ നബി(അ)ക്ക് അറിയിച്ചുകൊടുക്കുമെന്നും, അദ്ദേഹം ആ സ്ഥലത്ത് കുഴിപ്പിച്ചു വെള്ളമെടുക്കുമെന്നും വന്നിട്ടുണ്ട്. ഇതൊന്നും നമ്മുടെ യുക്തിവാദക്കാർക്ക് ഒരിക്കലും സ്വീകരിപ്പാൻ നിവൃത്തിയില്ലല്ലോ. അതുകൊണ്ടാണ് അവർ പരിഹാസപൂർവ്വം മേൽപറഞ്ഞ ചോദ്യം ഉന്നയിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ, ഇത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമായിരുന്നുവെന്ന് ഉറപ്പിച്ചു പറയത്തക്ക തെളിവുകളൊന്നും നമുക്കില്ല. എങ്കിലും, ഇൗ മരക്കൊത്തിയെക്കുറിച്ച് ഇതിനെക്കാൾ വലിയ സംഭവങ്ങൾ, വ്യക്തമായ ഭാഷയിൽ പ്രതിപാദിച്ചിട്ടുള്ള സ്ഥിതിക്ക് ഇൗ പ്രസ്താവനയെ ശരിയായ കാരണം കൂടാതെ തള്ളിക്കളയുന്നത് ശരിയല്ല ( ) അതേ സമയത്ത് കഥാകാരൻമാരുടെ നീണ്ട വിശദീകരണങ്ങൾക്ക് നാമൊട്ടും വില കൽപിക്കുന്നുമില്ല. സുലൈമാൻ നബി(അ) യുദ്ധത്തിന് പുറപ്പെട്ടതായിരുന്നുവോ? സുലൈമാൻ നബി(അ)യുടെ ഭരണത്തെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അവർക്കുണ്ടായ അഹംഭാവവും, അസൂയയും നിമിത്തം അവർ അദ്ദേഹത്തോട് യുദ്ധം ചെയ്തു രാജ്യം ആക്രമിക്കുവാൻ പരിപാടി ഇട്ടിരുന്നു. ആ വിവരം അദ്ദേഹം എങ്ങിനെയോ അറിഞ്ഞു. അതിനാൽ അങ്ങോട്ട് ചെന്നു യുദ്ധം ചെയ്വാൻ സർവ്വ സൈന്യവിഭാഗങ്ങളെയും ശേഖരിച്ചു ഒരുക്കം നടത്തുകയായിരുന്നു. ഇൗ അവസരത്തിലാണ് കൂടുതൽ വിവരം അറിയുവാനായി ഹുദ്ഹുദ് എന്ന് പേരുള്ള രഹസ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ യമനിലേക്ക് പോകുന്നത്. എന്നൊക്കെയാണ് നമ്മുടെ കൂട്ടർ സമർത്ഥിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം തന്നെ, സംഭവത്തിനൊരു പുതിയരൂപം നൽകുവാൻ പറ്റിയ കണ്ടുപിടുത്തം മാത്രമാകുന്നു. ഇതിന് ഏക തെളിവായി ഇവർ ഉദ്ധരിക്കുന്നത് ഇൗ സൂറത്തിലെ 31-ാം വചനമാണ്. പോരാത്തത് കുറെ യുക്തിവാദങ്ങളും. ആ വചനത്തിന് ഇവർ കൽപിക്കുന്ന അർത്ഥം വകവെച്ചു കൊടുത്താൽ പോലും, ആ വാക്യം യുദ്ധത്തിന്റെ മൂലകാരണത്തെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു എന്ന ഇവരുടെ വാദം ശരിയാകുന്നില്ല. അദ്ദേഹത്തിന്റെ സൈന്യസമേതമുള്ള യാത്രോദ്ദേശ്യം എന്തായിരുന്നുവെന്ന് നിന്ന് വ്യക്തമല്ലാത്തതുകൊണ്ട് നാം അതിൽ മൗനമവലംബിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഇവർ സമർത്ഥിച്ച പ്രസ്തുത കാരണവും, ആ അടിസ്ഥാനത്തിലുള്ള വിശദീകരണവും വിമർശനാർഹമാകുന്നു : 31-ാം വചനമെ പറഞ്ഞത് സുലൈമാൻ നബി(അ) രാജ്ഞിക്കയച്ച കത്തിലെ വാചകമാകുന്നു (നിങ്ങൾ എന്നോട് ഔന്നിത്യം കാണിക്കരുത്. നിങ്ങൾ മുസ്ലിംകളായി-അഥവാ കീഴൊതുങ്ങിയവരായി-എന്റെ അടുക്കൽ വരണം) വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഇതാണ് ആ വചനം. ഇതിന് ഇവർ കൊടുക്കുന്ന അർത്ഥം: നിങ്ങൾ എന്നെ കീഴ്പെടുത്തുവാൻ ഒരുങ്ങേണ്ടാ, (എനിക്ക്) കീഴൊതുങ്ങിയും കൊണ്ട് എന്റെ അടുക്കലേക്ക് വരിക എന്നാകുന്നു. ഇവർ സ്വയം നിർണയിച്ച ആ മൂലകാരണത്തിന്റെ വിവരണത്തിലേക്ക് യോജിപ്പിക്കുവാൻ വേണ്ടുന്ന ഒരു മുൻകരുതലായിട്ടാണ് ഇൗ വചനത്തിന് ഇൗ അർത്ഥം ഇവർ കൊടുത്തിട്ടുള്ളത്. അൽപം അറബി അറിയാവുന്ന ഏവർക്കും ഇത് മനിലാക്കാം. ഏൾീപ്പൃഞ്ചിഖ ത്സ എന്ന വാക്കിന്റെ അർത്ഥമെന്ന നിലക്കാണല്ലോ, നിങ്ങൾ എന്നെ കീഴ്പെടുത്തുവാൻ ഒരുങ്ങേണ്ടാ പറഞ്ഞത്. ഇതിൽ ഒരുങ്ങേണ്ടാ എന്നു കൂട്ടിച്ചേർത്തത് ഇവരുടെ ഒരു അലങ്കാരപദമാണെന്ന് സമ്മതിച്ചു കൊടുത്തേക്കുക. പക്ഷേ, കീഴ്പെടുത്തുകയെന്ന് എന്ന ക്രിയക്ക് അർത്ഥമാക്കിയത് അറബിഭാഷാ മുറപ്രകാരം ശരിയല്ല. കാരണം: (അലാ) എന്നതിന്റെ നിരോധക്രിയ ( ള്ളുത്ഥിള ) രൂപമാണ് ഏൾീപ്പൃഞ്ചിഖിത്സ എന്നത്. ഇൗ ക്രിയ അകർമകക്രിയ( മ്മഞത്സ )യായും, സകർമകക്രിയ( )യായും ഉപയോഗിക്കപ്പെടും. അകർമകക്രിയയായി വരുമ്പോൾ, അതോട് ബന്ധപ്പെട്ടു നിൽക്കുന്ന അവ്യയങ്ങളുടെ തോതനുസരിച്ച് ഉയർന്നു, പൊന്തി, ഗർവ്വ് കാണിച്ചു, മേന്മ നടിച്ചു, ഔന്നത്യം നടിച്ചു മേലെയായി, പ്രത്യക്ഷപ്പെട്ടു ( ,ഞ്ചത്ഥത ,ശ്ശന്ദഖ ) എന്നിങ്ങിനെയുള്ള അർത്ഥങ്ങളാണ് അതിനുണ്ടാവുക. സകർമകക്രിയ യാകുമ്പോൾ-അഥവാ നേർക്കുനേരെയുള്ള കർമം( ) ഉണ്ടാകുമ്പോൾ മാത്രമേ കീഴൊതുങ്ങി, ജയിച്ചടക്കി, കീഴൊതുക്കി, കയറി, വെട്ടി എന്നൊക്കെയുള്ള അർത്ഥങ്ങൾ അതിനുണ്ടാവുകയുള്ളൂ. നിഘണ്ടുക്കളിൽ കാണാവുന്ന ചില ഉദാഹരണങ്ങൾ നോക്കുക: "അലാ' അകർമക ക്രിയയാകുമ്പോൾ ( ഹ്നഥ ) 1. പകൽ (സൂര്യൻ): ഉയർന്നു 2. ഭൂമിയിൽ: ഗർവ്വ് കാട്ടി, പൊങ്ങച്ചം നടിച്ചു 3. ചിലർ ചിലരോട്: അഹംഭാവം നടിച്ചു 4. ഉൽകൃഷ്ട സ്വഭാവത്തിൽ: ഉയർന്നു, യോഗ്യനായി ( ) ആഫ്രിക്കയിലെ ഒരു സ്ക്കൂൾ കുട്ടിയെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത ഒരു നിലക്ക് ഇതിലേറെ ആശ്ചര്യകരമാണ്: ഭൂമിക്കടിയിൽ കിടപ്പുള്ള പല വസ്തുക്കളും ആ കുട്ടിക്ക് സ്വന്തം കണ്ണുകൾകൊണ്ട് കാണാമായിരുന്നുവത്രെ. ഇന്ന സ്ഥലത്ത് എണ്ണയുണ്ട്, വെള്ളമുണ്ട്, സ്വർണമുണ്ട്, കൽക്കരിയുണ്ട് എന്നൊക്കെ അവൻ കുറേനേരം നോക്കിയാൽ അറിയാമായിരുന്നു. വെള്ളത്തെപ്പറ്റി അവൻ സൗജന്യമായി പറഞ്ഞുകൊടുക്കും. മറ്റുള്ളവയെക്കുറിച്ചു പറയണമെങ്കിൽ തക്ക പ്രതിഫലം തന്നെ അവന് ലഭിക്കണം. ഇതായിരുന്നു കുട്ടിയുടെ നില. (എ.ആർ.പി. നിഘണ്ടു: 3-ാം പതിപ്പ്, പേ. 1518 നോക്കുക) മൂന്ന് ദിവസത്തെ യാത്രാദൂരത്തിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളെ തിരിച്ചറിയുമാറ് കണ്ണിന് മൂർച്ച (കാഴ്ച ശക്തി)യുള്ള ഒരു സ്ത്രീയുടെ പേർ അറബി സാഹിത്യങ്ങളിൽ പ്രസിദ്ധമാണ്. യമാമഃ ( ) വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. "അലാ' സകർമക ക്രിയയാകുമ്പോൾ ( ഹ്നഥ ) 5. ൽച്ഛപ്പദവ ല്ലഞ്ചത്ഥയ : പുരുഷനെ: കീഴ്പെടുത്തി, ജയിച്ചടക്കി 6. അവനെ വാളുകൊണ്ട് : വെട്ടി 7. മല: കയറി 8. മൃഗത്തെ: സവാരി ചെയ്തു (പുറത്തുകയറി) ഈ ആയത്തിലാകട്ടെ, കർമമില്ലാത്ത രൂപത്തിലാണ് ഈ ക്രിയ വന്നിട്ടുള്ളത്. തൊട്ടുനിൽക്കുന്ന അവ്യയം 3-ാം ഉദാഹരണത്തിലുള്ളത് പോലെ ള്ളിപ്പിഥ എന്നുമാകുന്നു. അപ്പോൾ അതിന് കീഴ്പെടുത്തുക എന്നർത്ഥം വരികയില്ല. ഔന്നിത്യം നടിക്കുക, അഹംഭാവം കാണിക്കുക എന്നിങ്ങിനെയാണ് അർത്ഥമാകുക. കീഴ്പെടുത്തുക എന്ന് അർത്ഥം വരണമെങ്കിൽ 5-ാം ഉദാഹരണത്തിലേത് പോലെയുള്ള കർമം ഉണ്ടായിരിക്കണം. ആ ആയത്തിലെ 2-ാം വാക്യത്തിന് ഇവർ കൊടുത്ത അർത്ഥത്തിലും സ്വല്പം ആലോചിക്കേണ്ടതുണ്ട്. എന്ന വാക്യത്തിന് "(എനിക്ക്) കീഴൊതുങ്ങിയും കൊണ്ട് എന്റെ അടുക്കലേക്ക് വരിക' എന്നാണല്ലോ ഇവർ അർത്ഥം കൊടുത്തത്. ഇതിൽ "എനിക്ക്' എന്ന് ചേർത്തത് താല്പര്യപൂർവ്വം ചെയ്തതാണ്. മുസ്ലിമീൻ ( ) എന്ന വാക്കിനാണ് "കീഴൊതുങ്ങിയും കൊണ്ട്' എന്ന് അർത്ഥം കൊടുക്കുന്നത്. സുലൈമാൻ നബി(അ)ക്ക് കീഴൊതുങ്ങിക്കൊണ്ട് എന്നോ, അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ട് എന്നോ ആയത്തിൽ വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, രണ്ടുതരത്തിലും അതിനെ വ്യാഖ്യാനിക്കാമെന്ന് വരാം. രണ്ടിലൊന്ന് നിർണയിക്കുവാൻ എന്തെങ്കിലും തെളിവ് വേണം. മുസ്ലിമിന്റെ ബഹുവചനമാണ് മുസ്ലിമീൻ എന്ന വാക്ക്. ഈ വാക്ക് സാധാരണമായി ഹദീഥിലുമെല്ലാം നിരുപാധികമായി ഉപയോഗിച്ചുവരുന്നത് അല്ലാഹുവിന് കീഴൊതുങ്ങിയവർ-അഥവാ ഇസ്ലാമിനെ അംഗീകരിച്ചവർ - എന്ന അർത്ഥത്തിലാണ്് മ്പന്ദഞ്ഞക്കടൾഴ (അവൻ - അല്ലാഹു - നിങ്ങൾക്ക് മുസ്ലിംകൾ എന്ന പേർ വെച്ചിരിക്കുന്നു) എന്ന് അല്ലാഹു തന്നെ പ്രസ്താവിച്ചതാണ്. ഈ ആയത്തിലും ള്ളതെന്ന് ഇതേ സംഭവത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ഒടുവിലത്തെ ആയത്ത് (44-ാം വചനം) കാണിച്ചു തരുന്നു. ബിൽക്വീസ് സുലൈമാൻ നബി(അ)യുടെ അടുക്കൽ വന്ന് സത്യവിശ്വാസം സ്വീകരിച്ചു മുസ്ലിമായതിനെക്കുറിച്ച് അവളുടെ പ്രസ്താവനയാണ് അതിലുള്ളത്. അതിലെ വാചകം ഇതാണ്: (അവൾ പറഞ്ഞു: റേ∫! ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. ഞാൻ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു) സുലൈമാൻ (അ) അവൾക്കയച്ചിരുന്ന കത്തിൽ മുസ്ലിമായും കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടതിന്റെ താൽപര്യം ഇതാണെന്ന് ഈ വാക്യത്തിൽ നിന്നും സ്പഷ്ടമായല്ലോ. അല്ലാത്ത പക്ഷം ഞാൻ സുലൈമാന്ന് കീഴൊതുങ്ങി എന്നായിരുന്നു അവൾ പറയേണ്ടിയിരുന്നത്. മനാക്ഷിയോടെ ആലോചിച്ചു നോക്കുക. (കൂടുതൽ വിവരം യഥാസ്ഥലത്ത് വെച്ച് നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്) വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ചുരുക്കത്തിൽ, ബിൽക്വീസ് ഒരു യുദ്ധത്തിന് പ്ളാനിട്ട വിവരം അറിഞ്ഞിട്ടാണ് സുലൈമാൻ നബി(അ) പട്ടാളസമേതം മാർച്ച് ചെയ്തതെന്ന് നിശ്ചയിക്കുവാൻ യാതൊരു തെളിവും ആയത്തിലില്ല. അവളെ ഇസ്ലാമിലേക്ക് -തൗഹീദിലേക്ക് -ക്ഷണിച്ചുകൊണ്ടും, തന്റെ ഇസ്ലാമിക രാഷ്ട്രത്തോട് അഹങ്കാരവും, ഔന്നത്യവും പ്രദർശിപ്പിക്കുവാൻ ശ്രമിക്കരുതെന്ന് താക്കീത് ചെയ്തുകൊണ്ടുമായിരുന്നു അദ്ദേഹം കത്തയച്ചത്. അഥവാ, മുസ്ലിമാവണം, ഇല്ലെങ്കിൽ യുദ്ധം ചെയ്യും എന്നുള്ള ഒരു ഭീഷണിയായിരുന്നില്ല. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇത്തരം ക്ഷണങ്ങൾ പ്രവാചകൻമാരുടെ ദൗത്യനിർവ്വഹണത്തിൽപെട്ടതാണ് താനും. നബി˜പല രാജാക്കൾക്കും, നാടുവാഴികൾക്കും ഇങ്ങിനെ കത്തുകളയച്ചത് പ്രസിദ്ധമാണ്. ബിൽക്വീസ് രാജ്ഞി ഒരു യുദ്ധത്തിന് വട്ടം കൂട്ടുന്നുണ്ടെന്ന് കേട്ടു പുറപ്പെട്ടതായിരുന്നില്ല സുലൈമാൻ നബി(അ) എന്നാണ് നിന്ന് മനിലാകുന്നത്. അത്രയുമല്ല, പല പ്രസ്താവനകളും കാണുമ്പോൾ, രാഷ്ട്രത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് അധിക വിവരമൊന്നും സുലൈമാൻ നബിക്ക് മുമ്പ് സിദ്ധിച്ചിരുന്നില്ലെന്നും, ഹുദ്ഹുദിന്റെ (മരക്കൊത്തിയുടെ -ഇവരുടെ അഭിപ്രായപ്രകാരം ഹുദ്ഹുദ് എന്ന ഉദ്യോഗസ്ഥന്റെ ) പ്രസ്താവന മുതൽക്കാണ് ആ വിവരം ലഭിച്ചു തുടങ്ങിയതെന്നും കരുതുവാനാണ് ന്യായമുള്ളത്. ഹുദ്ഹുദ് ആദ്യമായി പ റ ഞ്ഞ വാ (അങ്ങ് സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി അറിഞ്ഞിരിക്കുന്നു) എന്നാകുന്നു. തുടർന്ന് പറഞ്ഞ വിവരമൊന്നും അതിന് മുമ്പ് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നാണല്ലോ ഈ വാക്ക് കാണിക്കുന്നത് നിന്ന് ദൃഢമായ ഒരു വർത്തമാനവും കൊണ്ട് ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുകയാണ്) എന്നത്രെ അടുത്ത വാക്യം. ഇതിൽ "ഒരു വർത്തമാനം' ( സ്ലച്ഛിള ) എന്ന പ്രയോഗത്തിൽ നിന്ന് ആ വിവരം മുമ്പ് സുലൈമാൻ നബി(അ)ക്ക് അറിയാത്തതാണെന്നും, അദ്ദേഹം ആ വർത്തമാനം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നില്ലെന്നും വരുന്നു. ദൃഢമായ ( ) എന്ന വിശേഷണം, തന്റെ പ്രസ്താവനയിൽ സംശയത്തിനവകാശമില്ലെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ്. അദ്ദേഹം ഏറെക്കുറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു വർത്തമാനമായിരുന്നു അതെങ്കിൽ, (ദൃഢമായ വർത്തമാനവുംകൊണ്ട്)എന്നായിരുന്നു പറയേണ്ടത്. (അഥവാ ∫ഏ ചേർത്തു ഗ്നമഞ്ചഞ്ചല ആക്കുമായിരുന്നു.) ഇങ്ങിനെയൊക്കെയാണ് അറബി ഭാഷ പ്രയോഗ സമ്പ്രദായം. ഈ മുഖവുര കഴിഞ്ഞ ശേഷം, സുലൈമാൻ നബി(അ)ക്ക് അജ്ഞാതമായിരുന്ന ആ വർത്തമാനം ഹുദ്ഹുദ് ഇങ്ങിനെ വിവരിക്കുന്നു: (അവരെ ഭരിച്ചു വരുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു) ഒരു സ്ത്രീ എന്ന പ്രയോഗത്തിൽ നിന്ന് മനിലാക്കേണ്ടത് രാഷ്ട്രത്തിന്റെ ആധിപത്യം വഹിക്കുന്ന ആൾ ഒരു സ്ത്രീയാണെന്ന് സുലൈമാൻ (അ) ഇപ്പോൾ നടാടെ അറിയുകയാണെന്നാകുന്നു. അല്ലായിരുന്നുവെങ്കിൽ അവരെ ഭരിച്ചുവരുന്ന സ്ത്രീയെ ഞാൻ കണ്ടു എന്നാണല്ലോ പറയേണ്ടത്. ( എന്നതിനെ ഗ്നമഞ്ചഞ്ചല ആകുമായിരുന്നു എന്ന് സാരം)അനന്തരം അവൾക്ക് വേണ്ടതെല്ലാം നൽകപ്പെട്ടിട്ടുണ്ട്. അവൾക്ക് വമ്പിച്ച ഒരു സിംഹാസനവുമുണ്ട്, അവളും ജനതയും സൂര്യാരാധകൻമാരാണ,് എന്നിങ്ങിനെയുള്ള വിവരങ്ങൾ അത് പറയുന്നു. (23 - 26 നോക്കുക) ഇപ്പറഞ്ഞതെല്ലാം സുലൈമാൻ നബി(അ)ക്ക് ഇതിനുമുമ്പ് ശരിക്കറിയാത്ത ആ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. "വർത്തമാനത്തി'ന്റെ വിശദീകരണമാണല്ലോ. ഇതിൽ എവിടെയെങ്കിലും ഒരു യുദ്ധഭീഷണിയുടെയോ, യുദ്ധസന്നാഹത്തിന്റെയോ സൂചനപോലും കാണപ്പെടുന്നില്ല. ഇൗ വാർത്ത ലഭിക്കുന്നതിന് മുമ്പ് സുലൈമാൻ (അ) വല്ല അന്വേഷണവും നടത്തിയതായും സൂചിപ്പിച്ചിട്ടില്ല. ഇപ്പോഴാകട്ടെ, മരക്കൊത്തിയിൽ നിന്ന് കേട്ടവിവരം - ഭരിക്കുന്നത് ഒരു സ്ത്രീയാണെന്ന് തുടങ്ങിയ വാർത്തകൾ - സത്യമോ അസത്യമോ എന്ന് ഞാൻ പരീക്ഷിച്ചു നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അതിന്റെ വശം തന്നെ അദ്ദേഹം ഒരെഴുത്ത് കൊടുത്തയക്കുകയാണ് ചെയ്യുന്നത്. (27-ാം വചനം നോക്കുക) ഹുദ് ഹുദ് പ്രസ്താവിച്ച അത്രയും കാര്യങ്ങളെങ്കിലും അദ്ദേഹത്തിന് മുമ്പ് അറിയുമായിരുന്നുവെങ്കിൽ ഇൗ പരിശോധനക്ക് എന്താണർത്ഥം?! പ്രസ്തുത കത്തിലെ വാചകമാണ് 31-ാം വചനത്തിലുള്ളത്. അതാകട്ടെ, ഇസ്ലാമിലേക്കുള്ള ക്ഷണവും. കത്തുവായിച്ചപ്പോൾ അതയച്ച സുലൈമാൻ നബി(അ) ഒരു സാധാരണമട്ടിലുള്ള രാജാവോ, അതല്ല പ്രവാചകനോ എന്നൊന്നും ബിൽക്വീസിന് മനിലായില്ല. അതിനാൽ കത്തിനെത്തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ രാജ്ഞി വിഷമിച്ചു. അങ്ങനെയാണ് വിഷയം കാര്യാലോചന സഭയുടെ മുമ്പിൽ ചർച്ചക്ക് വെച്ചത്. വേണ്ടിവന്നാൽ നമുക്കൊരു യുദ്ധത്തിനാവശ്യമായ ശക്തിയുണ്ടെന്നും രാജ്ഞിയുടെ യുക്തംപോലെ ചെയ്യാമെന്നും സഭക്കാർ മറുപടിയും പറഞ്ഞു. യുദ്ധത്തിന് ഇടയാക്കുന്നത് നാട്ടിന് ദോഷം ചെയ്യുമെന്ന കാരണത്താൽ, കുറെ സമ്മാനവുംകൊണ്ട് ഇൗ കത്തയച്ച സുലൈമാന്റെ അടുക്കലേക്ക് ആളയച്ചു നോക്കാമെന്നും, അതിന്റെ പ്രതികരണം അറിഞ്ഞുവേണ്ടത് ചെയ്യാമെന്നുമാണ് ഒടുക്കം തീരുമാനിച്ചത്. ഇൗ ചർച്ചയിൽ സഭാംഗങ്ങൾ നേരിയ ഒരു യുദ്ധധ്വനി പുറപ്പെടുവിക്കുകയുണ്ടായെങ്കിലും, അത് രാജ്ഞിയും അവരും തമ്മിൽ നടന്ന സംഭാഷണത്തിൽ മാത്രമായിരുന്നുവെന്നും, സുലൈമാൻ നബി(അ)യുടെ എഴുത്ത് കിട്ടിയ ശേഷമായിരുന്നു അതെന്നും പറയേണ്ടതില്ല. ഇത്രയും സംഭവങ്ങൾ വിവരിക്കുന്നതിനിടക്ക് എവിടെയെങ്കിലും ഇവരുടെ വാദത്തിന് - യുദ്ധത്തിനൊരുങ്ങുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് സുലൈമാൻ (അ)അങ്ങോട്ട് യുദ്ധത്തിന് പുറപ്പെട്ടതാണ് എന്നുള്ളതിന്-ഒരു നേരിയ സൂചന പോലും നൽകുന്നില്ല. ഇതിനെതിരിൽ പലതും നാം കാണുകയും ചെയ്തു. ഇതിന് മുമ്പ് സുലൈമാൻ നബി(അ)യോട് വല്ല അസൂയയും പിടിപെട്ടിട്ടുണ്ടായിരുന്നുവെങ്കിൽ, അവരുടെ സ്വകാര്യ ചർച്ചാവേളയിൽ ഒരു വാക്കെങ്കിലും അതിനെപ്പറ്റി കേൾക്കേണ്ടിയിരുന്നു. അതുമില്ല. സുലൈമാൻ നബി(അ)യുടെ രാഷ്ട്രത്തിന്റെ സ്വഭാവത്തെപ്പറ്റി അവർക്ക് കാര്യമായ വിവരമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ സംഭാഷണവും തെളിയിക്കുന്നത് (29-34 വചനങ്ങൾ വായിച്ചു നോക്കുക) എങ്ങിനെയോ അറിഞ്ഞപ്പോൾ എന്ന് പറഞ്ഞതിൽ വമ്പിച്ച ഒരമളി ഇവർക്ക് പിണഞ്ഞിട്ടുള്ളത് ഇവർ ഗൗനിച്ചിട്ടില്ലെന്ന് തോന്നുന്നു. കാരണം : ഇവരുടെ വാദപ്രകാരം, ഹുദ്ഹുദ് എന്നുപേരുള്ള സ്വകാര്യവകുപ്പിലെ തലവൻ നേരിൽ തന്നെ യമനിൽപോയി അവിടത്തെ വർത്തമാനങ്ങൾ ഗൂഢമായി അറിഞ്ഞു വന്നിരിക്കയാണല്ലോ. അപ്പോൾ പിന്നെ എങ്ങിനെയോ അറിഞ്ഞപ്പോൾ എന്ന വാക്കിന് സ്ഥാനമില്ല. ഇതേ ഉദ്യോഗസ്ഥന്റെ (ഹുദ്ഹുദിന്റെ)പക്കൽ തന്നെയാണ് നീ പറഞ്ഞത് സത്യമോ കളവോ എന്ന് പരിശോധിക്കുവാൻ സുലൈമാൻ നബി (അ) ബിൽക്വീസിന് കത്ത് കൊടുത്തയക്കുന്നതും ! ഒരു മരക്കൊത്തിയിലുള്ള അത്ര വിശ്വാസവും ഇൗ പട്ടാളത്തലവനിൽ സുലൈമാൻ നബി (അ)ക്കില്ലെന്നോ ബുദ്ധിയുള്ളവർ ആലോചിച്ചുനോക്കുക ! കഥ കെട്ടുന്നതിനും വേണ്ടേ ഒരതിര് വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. കത്ത് കൊണ്ടുപോയത് മരക്കൊത്തിയല്ലപട്ടാള ഉദ്യോഗസ്ഥനാണ് - എന്ന വാദം ശരിയല്ലെന്ന് നാം ഇത്വരെ സംസാരിച്ചതിൽ നിന്ന് തന്നെ ധാരാളം വ്യക്തമായിട്ടുണ്ട്. കത്തിനെപ്പറ്റി സുലൈമാൻ നബി(അ)യും ബിൽക്വീസും പ്രസ്താവിച് ച ചിലവാക്കുകളും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. സുലൈമാൻ(അ) കത്ത് കൊടുത്തയച്ചപ്പോൾ, അത് കൊടുത്തേൽപിച്ച ആളോട് പറഞ്ഞത് എന്നാണ്. എന്റെ ഇൗ എഴുത്തും കൊണ്ടു പോകുക, എന്നിട്ട് അതവർക്ക് ഇട്ടുകൊടുക്കുക, പിന്നെ നീ അവരിൽ നിന്ന് മാറി നിന്ന് അവർ എന്ത് മറുപടി പറയുന്നുവെന്ന് നോക്കുക എന്നാണിതിന്റെ അർത്ഥം. ഇവിടെ ഇട്ടുകൊടുക്കുക എന്ന് അർത്ഥം (അൽക്വി) എന്ന ആജ്ഞക്രിയക്കാണ്. ഇതിന് സന്ദർഭമനുസരിച്ച് മലയാള വിവർത്തനം ചെയ്യുമ്പോൾ പല അർത്ഥവും പറയാമെങ്കിലും, സാക്ഷാൽ അർത്ഥം "ഇടുക' ( ) എന്നത്രെ. വളരെ സ്ഥലങ്ങളിൽ ഇതേ അർത്ഥത്തിൽ ആ ക്രിയയുടെ വിവിധ രൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു മനുഷ്യനോട് കത്ത് കൊടുക്കുവാൻ ഏൽപ്പിക്കുമ്പോഴും ഇൗ വാക്ക് ഉപയോഗിക്കുന്നതിന് വിരോധമില്ലെങ്കിലും ബാഹ്യത്തിൽ ആ പ്രയോഗം കാണിക്കുന്നതും കത്ത് കൊണ്ടുപോകുന്ന ദൂതൻ മനുഷ്യനല്ലമരക്കൊത്തിയാണ്-എന്നാകുന്നു. പിന്നീടവരിൽ നിന്ന് മാറിനിൽക്കുക ( ) എന്നും എന്നിട്ട് അവരെന്ത് മറുപടി പറയുന്നുവെന്ന് നോക്കുക ( ) എന്നുമുള്ള കൽപനയും ഇത് തന്നെയാണ് കാണിക്കുന്നത്. ഇവർ പറയും പോലെ അതൊരു രാജകീയ ദൂതനായിരുന്നുവെങ്കിൽ മാറിനിൽക്കുവാൻ പറയുന്നതെന്തിനാണ്?! അതെ, കത്തുകൊണ്ടുപോയ മരക്കൊത്തി കത്ത് എങ്ങിനെയോ രാജ്ഞിക്ക് ഇട്ടുകൊടുത്തതിന് ശേഷം അവരറിയാതെ ഒരിടത്ത് മാറിനിന്നു അവിടെ നടക്കുന്ന സംസാരങ്ങളും പ്രതികരണങ്ങളും മനിലാക്കുവാനാണ് അദ്ദേഹം പറഞ്ഞത്. കത്ത് കിട്ടിയ ശേഷം അവിടെ നടന്ന സംഗതികളും സംസാരങ്ങളും മരക്കൊത്തി ഗൂഢമായി മനിലാക്കുകയും, തിരിച്ചുവന്നു അതെല്ലാം യജമാനനെ അറിയിക്കുകയും ചെയ്തിരിക്കുമെന്ന് തീർച്ചയാണ്. കാരണം: ഇതിനെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും യജമാനന്റെ കൽപന അതനുസരിക്കാതിരിക്കുവാൻ വഴിയില്ലല്ലോ. ബിൽക്വീസും കൂട്ടുകാരും തന്റെയടുക്കൽ മുസ്ലിംകളായികൊണ്ട് വരുമെന്ന് സുലൈമാൻ നബി(അ)ക്ക് മുൻകൂട്ടിത്തന്നെ അറിവുണ്ടായിരുന്നുവെന്ന് 38-ാം വചനത്തിൽ കാണുന്ന സൂചനയും ഇവിടെ ശ്രദ്ധേയമാണ്. കത്തുമായി പോയത് ഒരു മനുഷ്യനാണെങ്കിൽ, ആ കത്തിനെക്കുറിച്ച് രാജ്ഞിയും, രാജ്ഞിയുടെ ആൾക്കാരും തമ്മിൽ നടക്കുന്ന സ്വകാര്യ ചർച്ചകളും മറ്റും കേൾക്കുവാൻ അവർ അയാളെ അനുവദിക്കുമോ?! കത്ത് കൊണ്ടുചെന്നത് ഒരു ഔദ്യോഗിക മനുഷ്യനായിരുന്നില്ല എന്ന് തന്നെയാണ് ബിൽക്വീസിന്റെ വാക്കും കാണിക്കുന്നത്. എനിക്ക് മാന്യമായ ഒരു കത്ത് ഇട്ടുതരപ്പെട്ടിരിക്കുന്നു ( )എന്നാണവൾ അതിനെക്കുറിച്ച് പറഞ്ഞത്. ആരാണ് അത് കൊണ്ടുവന്നത് എന്നും, എങ്ങിനെയാണവിടെ എത്തിയതെന്നും അറിയാത്തത് കൊണ്ടായിരിക്കണം കർത്താവറിയാത്ത രൂപത്തിൽ ( ആയികൊണ്ട്) ഇട്ടുതരപ്പെട്ടു എന്ന് പറയുന്നത്. ഏതായലും, ആ കത്ത് ഒരു മാന്യസ്ഥാനത്തുനിന്നുള്ളതും, അധികൃതമായിട്ടുള്ളതുമാണെന്ന് അവൾക്ക് ബോധ്യമായിരുന്നു. അതുകൊണ്ടാണവൾ കത്തിന് മാന്യമായ എന്ന് വിശേഷിപ്പിച്ചത് ബിൽക്വീസിന്റെ സമ്മാനം സുലൈമാൻ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. നബി (അ) സ്വീകരിച്ചുവോ? മരക്കൊത്തിയുടെ ആദ്യത്തെ പ്രസ്താവനയിൽ നിന്ന് രാഷ്ട്രത്തിന്റെ സ്വഭാവം സുലൈമാൻ (അ) ഏതാണ്ടൊക്കെ മനിലാക്കിയിട്ടുണ്ട്. പിന്നീട്, കത്ത് കൊണ്ടുപോയപ്പോൾ അദ്ദേഹം ആജ്ഞാപിച്ച പ്രകാരം അതിനുശേഷമുണ്ടായ സ്ഥിതിഗതികൾ മടങ്ങിവന്നശേഷം മരക്കൊത്തി അറിയിക്കുകയും ചെയ്തിരിക്കും. ഇൗ രണ്ടാമത്തെ വാർത്തയിൽ നിന്ന് വേണ്ടിവന്നാൽ യുദ്ധം ചെയ്വാൻ സന്നദ്ധതയും, ഒരു ദൗത്യ സംഘത്തെ പരീക്ഷണാർത്ഥം അയക്കാമെന്ന തീരുമാനവും സുലൈമാൻ (അ) മനിലാക്കിയിരിക്കുക സ്വാഭാവികമാണ്. എനി, സമ്മാനവുംകൊണ്ട് രാജ്ഞിയുടെ ആൾക്കാർ വരുമ്പോൾ അദ്ദേഹം എന്ത് നയം സ്വീകരിക്കണം ? സമ്മാനം സ്വീകരിക്കുകയും, ദൂതൻമാരെ ആദരിക്കുകയും, രാഷ്ട്രത്തോട് സൗഹാർദ്ദം രേഖപ്പെടുത്തുകയും ചെയ്യുന്നപക്ഷം അത് ഒരു തരത്തിൽ അദ്ദേഹത്തിന്റെ ദൗർബല്യമാണ്. അതിന് പുറമെ, അദ്ദേഹം അയച്ച കത്തിന്റെ താൽപര്യത്തിന് യോജിക്കുന്നതുമല്ല. സമ്മാനം വാങ്ങിവെക്കുന്നതോടൊപ്പം അവരോട് കീഴൊതുങ്ങിവരണമെന്ന് നിർബന്ധിക്കുന്ന പക്ഷം അത് മര്യാദയുമല്ല. അദ്ദേഹം ധനമോഹിയായ ഒരു രാജാവല്ല. നീതിമാനായ രാജാവും ഒരു പ്രവാചകവര്യനുകൂടിയാകുന്നു. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത വമ്പിച്ച അനുഗ്രഹങ്ങളാൽ അനുഗൃഹീതനുമാണ്. എന്നിരിക്കെ, താൻ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോൾ, സ്വന്തം ശക്തിയിൽ അഭിമാനം കൊള്ളുകയും, തന്നെ പരീക്ഷിക്കുവാനും, വശപ്പെടുത്തുവാനും ശ്രമം നടത്തുകയും ചെയ്യുന്ന ഒരു രാജ്ഞിയുടെ പാരിതോഷികങ്ങൾ സ്വീകരിക്കാതെ മടക്കി അയക്കുകയാണ് അദ്ദേഹത്തിന്റെ മാനത്തിനും, സ്ഥാനത്തിനും യോജിച്ചത്. അത് തന്നെയാണ് അദ്ദേഹം ചെയ്തതും. 36 ഉം 37 ഉം വചനങ്ങൾ നോക്കുക. നമ്മുടെ പുത്തൻ വ്യാഖ്യാനക്കാർ, തങ്ങളുടെ പുത്തൻ അഭിപ്രായങ്ങൾക്ക് കളമൊരുക്കുന്ന കൂട്ടത്തിൽ, ബിൽക്വീസ് കൊടുത്തയച്ച സമ്മാനങ്ങളെ സുലൈമാൻ (അ)സ്വീകരിച്ചിട്ടുണ്ടെന്നാണ് സമർത്ഥിച്ചുകാണുന്നത്. പ്രസ്താവനകൾക്ക് ഒട്ടും നിരക്കാത്തതും, എല്ലാ വ്യാഖ്യാതാക്കൾക്കും, എതിരായിട്ടുള്ളതുമായ ഇൗ വാദത്തിന് ഇവർ മുതിർന്നതിന്റെ രഹസ്യം നമുക്ക് വഴിയെ മനിലാക്കാം. ആ സമ്മാനം അദ്ദേഹം സ്വീകരിക്കാതെ മടക്കി അയച്ചുവെന്ന് തുറന്ന ഭാഷയിൽ പ്രസ്താവിച്ചിട്ടില്ല എന്നത് ശരിതന്നെ. പക്ഷേ 36, 37 വചനങ്ങൾ നിഷ്കളങ്ക ഹൃദയത്തോടെ വായിക്കുന്ന ഏതൊരുവന്നും അദ്ദേഹം ആ സമ്മാനം സ്വീകരിച്ചിട്ടില്ല എന്നേ മനിലാകുകയുള്ളൂ. സമ്മാനം കൊണ്ടുവന്നവനോട് അദ്ദേഹം പറഞ്ഞ ഓരോ വാക്യവും ഇതിനു തെളിവാണ്. ആ വാക്യങ്ങൾ നോക്കുക 1. (നിങ്ങൾ എന്നെ ധനംകൊണ്ട് സഹായിക്കുകയോ 2 . സ്ലൂഞ്ഞുല സ്ലിഞ്ഞിമ (എന്നാൽ അല്ലാഹു എനിക്ക് നൽകിയിട്ടുള്ളത് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനെക്കാൾ ഉത്തമമായതാണ്, 3 . (പക്ഷേ, നിങ്ങൾ നിങ്ങളുടെ സമ്മാനം മൂലം സന്തോഷമടയുന്നു) 4 . (നീ അവരുടെ -നിന്നെ അയച്ചവരുടെ-അടുക്കലേക്ക് മടങ്ങിക്കൊള്ളുക) 5 . (അവർക്ക് നേരിടുവാൻ കഴിയാത്ത സൈന്യ ( വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്) 6 . നിലയിലൽ നിന്ദ്യരായി കൊണ്ട് നാമവരെ അവിടെനിന്ന് പുറത്താക്കുക തന്നെ ചെയ്യും.) സമ്മാനം കൊണ്ടുവന്ന ദൂതരോട് സുലൈമാൻ (അ) പറഞ്ഞ വാക്യങ്ങളാണിവ. ഇതെല്ലാം പറഞ്ഞ - അല്ല, ഇതിൽ ഏതെങ്കിലും ഒരു വാക്ക് പറഞ്ഞ - സുലൈമാൻ നബി (അ) ആ സമ്മാനം വാങ്ങിവെച്ചുവെന്ന് പറയുവാൻ ഇക്കൂട്ടർക്കല്ലാതെ ആർക്കാണ് നാവോടുക?! ഒരു രാഷ്ട്രത്തലവൻ കാഴ്ചവെച്ച സമ്മാനങ്ങളെല്ലാം സ്വീകരിച്ചു ഏറ്റുവാങ്ങിയ ശേഷം, അത് കൊണ്ടുവന്ന ദൂതനോട്: ഞാനിതാ യുദ്ധത്തിന് പുറപ്പെടുന്നു, നിങ്ങളെയെല്ലാം ഞാൻ നാട്ടിൽ നിന്ന് പുറത്താക്കും. എന്നൊക്കെ പറഞ്ഞയക്കുവാൻ ഒരു നെറികെട്ട രാജാവ് പോലും മുതിരുമെന്ന് തോന്നുന്നില്ല. ഇതാലോചിച്ചപ്പോൾ നമ്മുടെ കൂട്ടർക്കും ഒരു വല്ലായ്മ തോന്നിയിട്ടുണ്ടെന്ന് മനിലാകുന്നു. അത് കൊണ്ടായിരിക്കാം അവർ ഇങ്ങിനെ പറഞ്ഞു കാണുന്നത്: സുലൈമാൻ നബിയെ യുദ്ധം ചെയ്ത് കീഴടക്കുവാൻ പ്ലാനിട്ടവരാണവർ. രഹസ്യം പുറത്തായപ്പോൾ വശീകരിക്കാനായി ശ്രമം. അദ്ദേഹത്തിന്റെ കത്ത് കിട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നില മനിലായത്. അപ്പോഴാണ് സമ്മാനവുംകൊണ്ട് ആളയച്ചത്. ആ സമ്മാനങ്ങൾ വാങ്ങിവെച്ചു അവരെ വെറുതെയങ്ങ് വിട്ടയക്കുവാൻ പാടുണ്ടോ ? ഇല്ല. അത്തരക്കാരെ ഒതുക്കി നിറുത്തുക തന്നെ വേണം. അത് കൊണ്ടാണ് സമ്മാനം കൊണ്ടുവന്ന ദൂതനോട് ഇത്ര പരുഷമായ സ്വരത്തിൽ സംസാരിക്കുന്നത്. ഇൗ സമർത്ഥനം എത്രകണ്ട് യുക്തമാണെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചുനോക്കുക ! സമ്മാനം വാങ്ങിവെച്ചാൽ അതുകൊണ്ടുവന്നവരെ വെറുതെ വിടാൻ പാടില്ലെന്ന് നാമും പറയുന്നു. അതെ, അവരെ ആദരിക്കുകയും, അവർക്ക് വല്ല പാരിതോഷികവും കൊടുക്കുകയും അവരെ അയച്ച രാജാവിനെ താൽക്കാലികമായെങ്കിലും തൃപ്തിപ്പെടുത്തുകയും വേണ്ടതാണ്. അല്ലാതെ, കിട്ടിയതെല്ലാം വാങ്ങിവെച്ചു യുദ്ധത്തിനൊരുങ്ങുകയല്ല വേണ്ടത്. (പക്ഷേ, നിങ്ങൾ നിങ്ങളുടെ സമ്മാനംകൊണ്ട് സന്തോഷംകൊള്ളുന്നു) എന്നാണല്ലോ സുലൈമാൻ (അ)ദൂതനോട് പറഞ്ഞ ഒരു വാചകം. ഇതിന്റെ താൽപര്യം എന്താണെന്ന് അതിന്റെ മുമ്പും പിമ്പുമുള്ള വാക്യങ്ങൾ നോക്കിയാൽ ആർക്കും വ്യക്തമാകും. നിങ്ങളുടെ സമ്മാനം എനിക്കാവശ്യമില്ല, എനിക്കതിൽ സന്തോഷവുമില്ല എന്നാണത് കാണിക്കുന്നത്. ഇൗ വാസ്തവം മൂടിവെക്കുവാനായി ഇക്കൂട്ടർ ആ വാചകത്തിന് കൽപിക്കുന്ന അർത്ഥം വളരെ വിചിത്രം തന്നെ ! നിങ്ങളുടെ സമ്മാനത്തിൽ (എനിക്കല്ല) നിങ്ങൾക്കാണ് വലിയ അഭിമാനമുള്ളത്. ചെരുപ്പിനൊപ്പിച്ച് കാൽ മുറിക്കുകയാണ് ഇൗ അർത്ഥം വഴി ഇവർ ചെയ്യുന്നത്. സുലൈമാൻ (അ) ആ സമ്മാനം സ്വീകരിച്ചിട്ടുണ്ടെന്നും, അതിൽ ഏറെക്കുറെ അഭിമാനം കൊണ്ടിട്ടുണ്ടെന്നും വരുത്തിത്തീർക്കുവാൻ ചെയ്ത വിദ്യയാണ് ഇൗ അർത്ഥത്തിൽ മുഴച്ചുകാണുന്നത് . ഇതിൽ എനിക്കല്ല എന്ന് ധ്വനിപ്പിച്ചതും, വലിയ എന്ന വിശേഷണം കൂട്ടിച്ചേർത്തതും തനി കുതന്ത്രമാണെന്ന് അറബിഭാഷ അറിയുന്നവർക്കറിയാം. ഇങ്ങിനെയുള്ള അതിസാമർത്ഥ്യങ്ങളെല്ലാം നടത്തി ആയത്തുകളെ അന്യഥാ വ്യാഖ്യാനിക്കുവാൻ മുതിരുന്നതിനെക്കാൾ ഭേദം, ഇന്നിന്ന ആയത്തുകളിൽ പ്രസ്താവിച്ച ഇന്നിന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായത്തിന് യോജിക്കുന്നില്ലെന്ന് തുറന്നു പറയുകയായിരുന്നു ! ( ) വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ബിൽക്വീസിന്റെ സമ്മാനങ്ങളിൽ സിംഹാസനം ഉണ്ടായിരുന്നുവോ? സുലൈമാൻ നബി(അ)ക്ക് ബിൽക്വീസ് കൊടുത്തയച്ച സമ്മാനങ്ങൾ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ വാദിച്ചതിലടങ്ങിയ ഗൂഢരഹസ്യം 38-ാം വചനത്തിലേക്ക് കടക്കുമ്പോഴാണ് നമുക്ക് കാണാൻ കഴിയുക. അവർ മുസ്ലിംകളായും കൊണ്ട് തന്റെ അടുക്കൽ വരുന്നതിന് മുമ്പ് ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരുക എന്ന് സുലൈമാൻ (അ) തന്റെ ആൾക്കാരോട് ചോദിച്ചു ( ) എന്നാണ് ആ വചനത്തിലുള്ളത്. യമനിൽ സ്ഥിതി ചെയ്യുന്നതും, ഒരു വമ്പിച്ച സിംഹാസനം ( ) എന്ന് മരക്കൊത്തി വിശേഷിപ്പിച്ചതുമായ ആ സിംഹാസനമാണ് ഇവിടെ അവളുടെ സിംഹാസനം ( )കൊണ്ട് വിവക്ഷ. സുലൈമാൻ (അ)തന്റെ സ്ഥാനത്ത് നിന്ന് എഴുന്നേറ്റുപോകുംമുമ്പ് താനത് കൊണ്ടുവന്നു തരാമെന്ന് ഒരു ജിന്ന് പറഞ്ഞുവെന്നും, കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് കൊണ്ടുവരാമെന്ന് വേറൊരാൾ പറഞ്ഞുവെന്നും, അങ്ങനെ അത് തന്റെ മുമ്പിൽ എത്തിക്കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു വെന്നുമാണ് 39 ഉം 40 ഉം വചനങ്ങളുടെ ചുരുക്കം. ഇത് സമ്മതിക്കുവാൻ തക്കംവണ്ണം ഇവരുടെ ശാസ്ത്രവും, യുക്തിയും പുരോഗമിച്ചിട്ടില്ലല്ലോ. ഇതിന് പരിഹാരമായി ഇവർ താഴെ കാണുന്ന രണ്ട് ന്യായങ്ങളാണ് കണ്ടുപിടിച്ചത്: (1) രാജ്ഞിയുടെ സമ്മാനങ്ങൾ സുലൈമാൻ (അ) സ്വീകരിച്ചിരുന്നു. അതിൽ ഒരു സിംഹാസനവും ഉണ്ടായിരുന്നു. അതദ്ദേഹം ഫലസ്തീനിൽ സൂക്ഷിച്ചിരുന്നു. രാജ്ഞി വരുമ്പോൾ സ്വീകരിക്കാനായി അദ്ദേഹം ഒരു പളുങ്കുകൊട്ടാരം നിർമിച്ചത് വഴിമദ്ധ്യെ വെച്ചായിരുന്നു. അപ്പോഴാണ് രാജ്ഞിവന്നാൽ യോജിച്ച ഒരു സീറ്റ് കൊടുക്കേണ്ട കാര്യം ആലോചിച്ചത്. ഉടനെ ആ സിംഹാസനം കൊണ്ടുവരണമെന്നായി. സൂര്യാരാധകൻമാരായ യമൻകാർ നിർമിച്ച ആ സിംഹാസനത്തിൽ പല ദേവീ ദേവൻമാരുടെ ചിത്രങ്ങളും ഉണ്ടായെന്നുവരും. അതൊക്കെ ഒന്ന് ഭേദപ്പെടുത്തിയാൽ തൽക്കാലം അവളെ അതിൻമേൽ ഇരുത്താമെന്ന് അദ്ദേഹം കരുതി. കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് എന്ന് പറഞ്ഞതിന് വളരെ വേഗം എന്നേ അർത്ഥമുളളൂ. ഇതാണ് ഒന്നാമത്തെ ന്യായത്തിന്റെ പോക്ക്. ഈ പ്രസ്താവന വളരെ സമർത്ഥം തന്നെ ! എന്നാൽ യഥാർത്ഥവിരുദ്ധവും, യുക്തിഹീനവുമായിപ്പോയി! (2) രാജ്ഞിയും കൂട്ടരും യമനിൽ നിന്ന് പുറപ്പെട്ടുപോന്നശേഷം, അവർ കോട്ടക്കകത്ത് വെച്ചു പൂട്ടിപ്പോന്ന സിംഹാസനം എങ്ങിനെയാണ് ഒരു നബി മോഷ്ടിച്ചുകൊണ്ടുവരുവാൻ ആവശ്യപ്പെടുക? ആകയാൽ അവളുടെ സിംഹാസനം എന്ന് പറഞ്ഞത് യമനിൽ സ്ഥിതിചെയ്യുന്ന അതേ സിംഹാസനമായിരിക്കുവാൻ നിവൃത്തിയില്ല ; സമ്മാനങ്ങളുടെ കൂട്ടത്തിൽ മുമ്പ് വാങ്ങിവെച്ചതും, ഫലസ്തീനിൽ സൂക്ഷിച്ചതുമായ ആ സിംഹാസനം തന്നെയാണ്. ഇതാണ് രണ്ടാമത്തെ ന്യായം. സ്വന്തം യുക്തിവാദങ്ങളല്ലാതെ ഈ രണ്ട് ന്യായങ്ങൾക്കും ഇവർ ഒരു തെളിവും കൊണ്ടുവരുന്നില്ല. ബിൽക്വീസ് കൊടുത്തയച്ചിരുന്ന സമ്മാനം സ്വർണം, രത്നം മുതലായവയായിരുന്നുവെന്നാണ് മുഫിറുകൾ പറഞ്ഞുകാണുന്നത്. സ്വർണപ്പാത്രങ്ങളായിരുന്നുവെന്നതാണ് ഇബ്നുകഥീർ (റ) ബലപ്പെടുത്തിയിട്ടുള്ളത് അല്ലാഹുവിനറിയാം. ഏതായാലും, ആ സമ്മാനത്തിൽ ഒരു സിംഹാസനമുണ്ടാ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. യിരുന്നതായി ആരും പ്രസ്താവിക്കുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇവർ തന്നെ അത് തേടിപ്പിടിക്കുമായിരുന്നു. സമ്മാനവസ്തുക്കൾ എന്ത് അതു സ്വീകരിക്കാതെ നിരസിക്കുകയാണ് സുലൈമാൻ നബി(അ) ചെയ്തതെന് ന് നാം ഇതിനു മുമ്പ് കണ്ടുകഴിഞ്ഞതാണ്. യമനിൽ സ്ഥിതി ചെയ്യുന്ന ഒരു സിംഹാസനം, കേവലം സാധാരണ മനുഷ്യസാധ്യമല്ലാത്ത മാർഗേണ പെട്ടന്ന് സുലൈമാൻ നബി(അ)യുടെ അടുക്കൽ എത്തിച്ചേർന്നുവെന്ന് വരാതിരിക്കുവാൻ വേണ്ടി സംഭവത്തിനൊരു പുതിയ രൂപം ഇവർ നിർമിച്ചുണ്ടാക്കി എന്നേ 1-ാം ന്യായത്തെപ്പറ്റി പറയുവാനുള്ളൂ. രാജ്ഞിയുടെ കൊട്ടാരത്തിലിരിക്കുന്ന സിംഹാസനമായിരുന്നു സുലൈമാൻ നബി(അ)യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടതെങ്കിൽ, അതൊരു മോഷണമോ, കൊള്ളയോ ആയി ഗണിക്കപ്പെടുമോ എന്നാണെനി ആലോചിക്കുവാനുള്ളത്. ഒന്നുകിൽ വഹ്യ്മൂലം, അല്ലെങ്കിൽ ബിൽക്വീസ് നേരത്തെക്കൂട്ടി വിവരമറിയിച്ചതുനിമിത്തം, അതുമല്ലെങ്കിൽ മരക്കൊത്തി കത്ത് കൊടുത്തു മടങ്ങിവന്നപ്പോൾ അറിയിച്ച പ്രകാരം - ഇങ്ങിനെ ഏതെങ്കിലും വിധേനബിൽക്വീസും കൂട്ടരും മുസ്ലിംകളായികൊണ്ടും, കീഴൊതുങ്ങിക്കൊണ്ടും, തന്റെ അടുക്കൽ വരുവാൻ പോകുന്നുണ്ടെന്ന വിവരം സുലൈമാൻ (അ) മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് തീർച്ചയാണ്. അവർ മുസ്ലിംകളായിക്കൊണ്ട് എന്റെ അടുക്കൽ വരുംമുമ്പ് ആരാണവളുടെ സിംഹാസനം കൊണ്ട്വന്നു തരുക ? ( ) എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് പോലെത്തന്നെ, സുലൈമാൻ നബി(അ)യുടെ സ്ഥിതിഗതികൾ അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുന്നതിന് മുമ്പുതന്നെ ബിൽക്വീസും ഏറെക്കുറെ മനിലാക്കിയിരുന്നു. സമ്മാനം കൊണ്ടുപോയിരുന്ന ദൂതൻമാർ മുഖാന്തരമായിരിക്കാം അത്. 42-ാം വചനത്തിൽ ഞങ്ങൾക്ക് ഇതിന് മുമ്പുതന്നെ അറിവ് നൽകപ്പെട്ടിരിക്കുന്നു ഞങ്ങൾ മുസ്ലിംകളാകുകയും ചെയ്തിരിക്കുന്നു ( ) എന്ന് ബിൽക്വീസും പ്രസ്താവിക്കുന്നത് അതുകൊണ്ടാകുന്നു. രണ്ടാളുടെ വാക്കിലും മുസ്ലിംകളായിക്കൊണ്ട് എന്നു പറഞ്ഞതിന്റെ താൽപര്യം, ഇസ്ലാമിനെ കീഴൊതുങ്ങിയവരായിക്കൊണ്ട് എന്നാണെന്ന് നാം ഇതിന്മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിമായിക്കഴിയുന്നതോടൊപ്പം സുലൈമാൻ നബി (അ)യിൽ വിശ്വസിക്കലും, അദ്ദേഹത്തിന് കീഴൊതുങ്ങലും അനിവാര്യമാണ് താനും. ചുരുക്കത്തിൽ, ബിൽക്വീസും കൂട്ടരും വരുന്നത് മുസ്ലിംകളായിക്കൊണ്ടും, സുലൈമാൻ നബി(അ)യുടെ മഹത്വം മനിലാക്കിക്കൊണ്ടുമാണ്. ഇൗ വിവരം അദ്ദേഹം മുൻകൂട്ടി അറിയുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, താൻ യമനിൽ സൂക്ഷിച്ചുപോന്ന ആ സിംഹാസനം അവൾ ഫലസ്തീനിൽ വരുമ്പോൾ അവിടെ എത്തിക്കണ്ടാൽ അത് സുലൈമാൻ (അ) മോഷ്ടിച്ചതോ കവർന്നെടുത്തതോ ആണെന്ന് പറയുമോ ? ഊഹിക്കുമോ ? ഒരിക്കലുമില്ല. മറിച്ച് അദ്ദേഹം അല്ലാഹുവിനാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട ഒരു പ്രവാചകൻ തന്നെയാണ്, ( ) ബിൽക്വീസ് സമ്മാനം കൊടുത്തയച്ച സംഭവം ബൈബ്ളിൽ കാണുന്നില്ലെങ്കിലും, അവൾ സുലൈമാൻ നബി (അ)യുടെ കീർത്തികേട്ട് നേരിൽ സന്ദർശിക്കുവാൻ ചെന്നുവെന്നും, അനവധി സ്വർണവും, രത്നങ്ങളും, സു ഗന്ധദ്രവ്യങ്ങളും കൊണ്ടുപോയിരുന്നുവെന്നും അതിലും കാണുന്നു . (1 രാജാക്കൾ : 10) വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. അദ്ദേഹത്തിന് അല്ലാഹു സാധിപ്പിച്ചുകൊടുത്ത ഒരു അമാനുഷിക ദൃഷ്ടാന്തമാണത്. തങ്ങൾ അനുമാനിച്ചതിനെക്കാൾ കവിഞ്ഞ നിലപാടാണ് അദ്ദേഹത്തിനുള്ളത് എന്നൊക്കെ അവൾക്ക് ബോധ്യപ്പെടുകയും, അത് പ്രഖ്യാപിക്കുകയുമായിരിക്കും ഉണ്ടാവുക. അദ്ദേഹത്തിന്റെ പേരിൽ അവൾക്ക് അതിന് മുമ്പുണ്ടായിരുന്ന മതിപ്പ് വർദ്ധിക്കുകയും ചെയ്യും. ( ) സംശയമില്ല. എനി, അവൾ സുലൈമാൻ നബി(അ)യോട് : താങ്കൾ എന്റെ സിംഹാസനം ഇവിടെ വരുത്തിച്ചതിൽ താങ്കൾക്കുള്ള ദിവ്യസഹായം ഞാൻ മനിലാക്കി; എങ്കിലും, ഇതെന്റെ സിംഹാസനമല്ലേ-ഇതെനിക്ക് തന്നെ തിരിച്ചുകിട്ടണം എന്ന് പറഞ്ഞുവെന്നുവെക്കുക; അപ്പോൾ, തീർച്ചയായും അദ്ദേഹം അതവൾക്കുതന്നെ-ഒരു പക്ഷേ, അവളുടെ കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് തന്നെ -തിരിച്ചെത്തിച്ചുകൊടുക്കുകയും ചെയ്തിരിക്കാം. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അല്ലാഹുവിനറിയാം. രാജ്ഞി വരുന്നതിന് മുമ്പ് ആ സിംഹാസനം അവിടെ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും? അവൾക്ക് യോജിച്ച ഒരു സീറ്റ് കൊടുക്കുവാനാണെന്ന് ഇവർ പറഞ്ഞത് ഒരിക്കലും ശരിയല്ല. രാജ്ഞിയെ സ്വീകരിക്കുവാൻ പെട്ടന്ന് വഴി മദ്ധ്യെവെച്ച് ഒരു വമ്പിച്ച പളുങ്കുകൊട്ടാരം തയ്യാറാക്കിയ സുലൈമാൻ നബി(അ)ക്ക് അവൾക്ക് വന്നിരിക്കുവാൻ അനുയോജ്യമായ ഒരു ഇരിപ്പിടം തയ്യാറാക്കാൻ കഴിഞ്ഞില്ലെന്നോ, അതിന്റെ ഓർമവന്നില്ലെന്നോ കരുതുവാനും, അത് പറയുവാനും ഇവർക്കേ സാധിക്കുകയുള്ളൂ. അതിന്റെ നിവാരണാർത്ഥം-ഇവരുടെ വാദപ്രകാരം-അവൾ മുമ്പ് സമ്മാനിച്ച അതേ ഇരിപ്പടം തന്നെ കൊടുക്കുകയും, അതവൾ അറിയുകയും ചെയ്യുക, ഇതെത്രമാത്രം അപമാനവും, പോരായ്മയുമാണെന്ന് ആലോചിച്ചു നോക്കുക ! സാധാരണക്കാരനായ ഒരാൾക്ക് പോലും അതിന്ന് മന് സമ്മതിക്കുമോ പിന്നെയുണ്ടോ സുലൈമാൻ നബി (അ)ക്ക് അല്ലാഹുവിന്റെ സ്പഷ്ടമായ പ്രസ്താവനകൾ പോലും വികൃതമാക്കി ചിത്രീകരിക്കുവാൻ ധൈര്യപ്പെടുന്ന വർക്ക് സുലൈമാൻ നബി (അ) യുടെ മാന്യതയും മഹത്വവും പരിഗണിക്കാത്തതിൽ ആശ്ചര്യപ്പെടുവാനില്ല. സിംഹാസനം കൊണ്ടുവന്നതിന്റെ രഹസ്യത്തെപ്പറ്റി മുഫിറുകൾ പലവിധത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും യുക്തമായിത്തോന്നുന്നത് അല്ലാമാ സയ്യിദ് ക്വുത്ബ് അവർകൾ അദ്ദേഹത്തിന്റെ തഫ്സീറിൽ പറഞ്ഞതാണ്. അതിപ്രകാരമാകുന്നു: സ്ലഴഛൾദ്ധഖവ ജ്ജപ്പയ ന്ധ ഞ്ചഴസ്ലങ്കല ക്ലഢഞ്ചഞ്ചറ ഗ്നപ്പട്ടക്കടവ ന്റളസ്ലര ല്ലന്മഴ (സാരം: രാജ്ഞിയുടെ ഹൃദയത്തിൽ പതിയേണ്ടതും, അല്ലാഹുവിൽ വിശ്വസിക്കുവാനും, തന്റെസുലൈമാൻ നബി(അ)യുടെ -ക്ഷണം സ്വീകരിക്കുവാനും അവളെ പ്രേരിപ്പിക്കുന്നതിനും വേണ്ടി അദ്ദേഹ(ത്തിന്റെ പ്രവാചകത്വ)ത്തെ ശക്തിപ്പെടുത്തുന്ന അസാധാരണ ശക്തിയുടെ രംഗങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു അത് (സിംഹാസനം വരുത്തിയത്) എന്നത്രെ നാം ബലമായി അഭിപ്രായപ്പെടുന്നത്. സിംഹാസനം കൊണ്ടുവന്നതെങ്ങിനെ? ബിൽക്വീസും കൂട്ടരും വരുന്നതിന് മുമ്പ് അവളുടെ സിംഹാസനം ആരാണ് കൊണ്ടുവരുക എന്ന് സുലൈമാൻ (അ)ചോദിച്ചപ്പോൾ, അങ്ങുന്ന് ഇൗ സ്ഥാനത്ത് നിന്നെഴുന്നേൽക്കും മുമ്പ് ഞാൻ കൊണ്ടുവരാമെന്ന് ജിന്ന് വർഗത്തിൽപെട്ട ഒരു ഇഫ്രീത്ത് പറഞ്ഞു. (39-ാം വചനം) അദ്ദേഹത്തിന്റെ പട്ടാളത്തിൽ ജിന്ന് വർഗമുള്ളതും, ജിന്നുകൾക്ക് വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. മനുഷ്യസാധ്യമല്ലാത്ത പലതിനും കഴിവുണ്ടെന്നതും അനിഷേധ്യമത്രെ. എന്നാൽ, അതിനെക്കാൾ വേഗത്തിൽ കൊണ്ടുവരണമെന്നായിരുന്നു സുലൈമാൻ നബി(അ)യുടെ ആവശ്യം. അപ്പോൾ, കിതാബിൽ നിന്നുള്ള ഒരു അറിവ് കൈവശമുണ്ടായിരുന്ന ഒരാൾ ( ) പറഞ്ഞു: അടച്ച കണ്ണു തുറക്കുമ്പോഴേക്ക് - അഥവാ കണ്ണു ചിമ്മിമിഴിക്കുമ്പോഴേക്ക് - ഞാനത് കൊണ്ടുവരാമെന്ന്. അങ്ങനെ, അത് തന്റെ അടുക്കൽ എത്തിക്കണ്ടപ്പോൾ അദ്ദേഹം അല്ലഹുവിന് സ്തോത്രവും നന്ദിയും അരുളുകയും ചെയ്തു. (40-ാം വചനം നോക്കുക) ഇതാണ് സിംഹാസനം കൊണ്ടുവന്നതിനെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചത്. "കിതാബ്' കൊണ്ടുദ്ദേശ്യം ഏതാണ്? ഒരു അറിവ് എന്ന് പറഞ്ഞത് ഏത് തരത്തിലുള്ളതാണ് ? ഇൗ അറിവ് നേടിയ ആൾ ആരായിരുന്നു? അയാൾ സിംഹാസനം എങ്ങിനെ എത്തിച്ചു? ഇതൊന്നും തീർത്തു പറയത്തക്ക യാതൊരു ലക്ഷ്യവുമില്ല. അല്ലാഹു പറഞ്ഞു തന്നത് അതേ രൂപത്തിൽ വിശ്വസിക്കുക മാത്രമാണ് നമ്മുടെ കടമ. കൂടുതൽ വിശദമായി അറിയൽ ആവശ്യമായിരുന്നുവെങ്കിൽ അല്ലാഹു തന്നെ വിശദീകരിച്ചു പറയുമായിരുന്നു. കിതാബ് കൊണ്ടുദ്ദേശ്യം തൗറാത്താണെന്നും, പൊതുവിലുള്ള വേദഗ്രമ്ലങ്ങളാണെന്നും, സുലൈമാൻ നബി(അ)ക്ക് ലഭിച്ചിരുന്ന പ്രത്യേക ദൈവീക സന്ദേശങ്ങളാണെന്നും മുഫിറുകൾ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഇതെല്ലാം തന്നെ കിതാബിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുമെന്നല്ലാതെ ഒന്നും സ്ഥിരീകരിക്കുവാൻ തെളിവുകളില്ല. 28, 29 വചനങ്ങളിൽ സുലൈമാൻ നബി(അ)യുടെ കത്തിനെക്കുറിച്ച് കിതാബ് എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് അതാവാം ഇവിടെ ഉദ്ദേശ്യമെന്നും ചിലർ പറയുന്നു. പല കാരണങ്ങൾ കൊണ്ട് ഇൗ അഭിപ്രായവും സ്വീകരിക്കുവാൻ വഴി കാണുന്നില്ല. എഴുത്ത,് ഗ്രമ്ലം, രേഖ എന്നൊക്കെ ആ വാക്കിന് അർത്ഥമുണ്ടെങ്കിലും ഇവിടെ അതുകൊണ്ട് എന്താണുദ്ദേശ്യം എന്ന് നിർണയിക്കുവാൻ വല്ല തെളിവും വേണം. തെളിവൊന്നുമില്ലാത്തപ്പോൾ വേദഗ്രമ്ലം എന്ന അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചു കാണാറുള്ളത്. നമ്മുടെ പുതിയ വ്യാഖ്യാനക്കാർ പറയുന്നത് ശാസ്ത്ര ഗ്രമ്ലങ്ങളെയാണ് കിതാബ് കൊണ്ടുദ്ദേശ്യമെന്നും ശാസ്ത്രജ്ഞാനമാണ് അറിവ് കൊണ്ടു ദ്ദേശ്യമെന്നുമാകുന്നു. ഇൗ ഉദ്ദേശ്യത്തിൽ കിതാബ് എന്ന പദം എവിടെയും ഉപയോഗിച്ചിട്ടില്ല. കാര്യപ്പെട്ട ഒരു മുഫിറും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടുമില്ല. ശാസ്ത്ര നേട്ടവും യാന്ത്രികശക്തിയും ഇന്ന് അങ്ങേയറ്റം പുരോഗമിച്ചിരിക്കുകയാണല്ലോ. എന്നിട്ട് പോലും ഇക്കാലംവരെ സിംഹാസനം പോലെയുള്ള ഒരു വലിയ വസ്തു നൊടിയിടകൊണ്ട് നൂറുക്കണക്കിന് നാഴിക ദൂരത്തേക്ക് നീക്കം ചെയ്വാൻ മനുഷ്യന് കഴിഞ്ഞതായി അറിയില്ല. അൽപം മുമ്പ് റഷ്യയിലെ ചരിത്ര പ്രസിദ്ധമായ ഒരു കോട്ട തൽസ്ഥാനത്ത് നിന്ന് കുറച്ചകലത്തേക്ക് അടിയോടെ നീക്കം ചെയ്ത വാർത്ത പത്രങ്ങളിൽ കണ്ടിരുന്നു. പക്ഷേ, എത്രയോ വിദഗ്ധൻമാരുടെയും പല യന്ത്രങ്ങളുടെയും വമ്പിച്ച പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് നിർവ്വഹിക്കപ്പെട്ട ആ കൃത്യം പ്രായോഗികമാകുവാൻ കുറെ നാളുകൾ വേണ്ടിവന്നിട്ടുണ്ടെന്നത് ( ) സുലൈമാൻ നബി(അ)യുടെ അടുക്കൽ നേരിൽ വന്നുകണ്ടപ്പോൾ, താൻ അദ്ദേഹത്തെപ്പറ്റി മുമ്പ് കേട്ടിരുന്നതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും, കേട്ട കീർത്തിയെക്കാൾ എത്രയോ അധികമുള്ളതായിട്ടാണ് അനുഭവത്തിൽ കണ്ടതെന്നും രാജ്ഞി പ്രസ്താവിച്ചതായി ബൈബ്ളിൽ (1 രാജാക്കൾ : 10) പറഞ്ഞിട്ടുള്ളതും സ്മരണീയമാണ്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സ്മരണീയമാണ്. ശാസ്ത്രീയ വീക്ഷണത്തിന്റെ പരിധിക്കപ്പുറത്ത് യാതൊന്നും നോക്കിക്കാണുവാൻ തയ്യാറില്ലാത്തവർക്കും, ബാഹ്യമായ ഇൗ ഭൗതിക പ്രകൃതിനിയമങ്ങൾക്കതീതമായി സ്ഥിതി ചെയ്യുന്ന സാധ്യതയുടെ വൃത്തവിശാലതയെക്കുറി മനിലാക്കാത്തവർക്കും യമനിൽ ഇരിക്കുന്ന സിംഹാസനം ഫലസ്തീനിൽ കൊണ്ടുവരാൻ ശാസ്ത്ര വിജ്ഞാനമല്ലാതെ മറ്റൊരു വിജ്ഞാനവും ഉള്ളതായി ഊഹിക്കുവാനോ സമ്മതിക്കുവാനോ സാധ്യമല്ല തന്നെ. വേദഗ്രമ്ലം പഠിച്ചത്കൊണ്ട് ഇത്തരം കാര്യങ്ങൾക്ക് സാധിക്കുകയില്ല എന്നാണ് ഇവരതിന് ന്യായം കാണുന്നത്. വേദഗ്രമ്ലം പഠിച്ചവരിൽ തന്നെ തോന്നിയവാസികളെയും ദുഷ്ടൻമാരെയും കാണപ്പെടാറുണ്ട്. അവരിൽ അല്ലാഹുവിന്റെ കാരുണ്യത്തിനും, പ്രീതിക്കും പാത്രവാൻമാരായ പുണ്യാത്മാക്കളെയും കാണാം. അപ്പോൾ, വേദഗ്രമ്ലം പഠിച്ചത് മാത്രം ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അർഹതയായി നാമും ഗണിക്കുന്നില്ല. പക്ഷേ, വേദഗ്രമ്ലത്തിൽ നിന്ന് ലഭിക്കുന്ന അറിവും, അറിവ് കൊണ്ടുള്ള പ്രയോജനവും എല്ലാവർക്കും ഒരുപോലെയല്ല. വിശുദ്ധ നിന്ന് നബി ˜ തിരുമേനിക്കും അബൂബക്കർ, ഉമർ (റ) മുതലായവർക്കും, നമ്മെപ്പോലെയുള്ള സാധാരണക്കാർക്കും ലഭിക്കുന്ന അറിവുകളും, ബദ്ധവൈരികളായ ചിലർക്ക് അതിൽ നിന്ന് കിട്ടുന്ന അറിവും എല്ലാം തന്നെ ഒരേ കിടയിലുള്ളതാണെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ( ) അതേസമയത്ത് വേദഗ്രമ്ലം പഠിച്ചറിഞ്ഞ ഒരാൾ എന്നല്ല അല്ലാഹു ഇവിടെ പറഞ്ഞിട്ടുളളത്. (വേദഗ്രമ്ലത്തിൽ നിന്നുമുള്ള ഒരു അറിവ് തന്റെ പക്കലുണ്ടായിരുന്ന ഒരാൾ) എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. വേദഗ്രമ്ലത്തിൽ നിന്ന് എല്ലാവർക്കും ലഭിക്കാറില്ലാത്ത ഏതോ ഒരു പ്രത്യേക വിജ്ഞാനം അയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് ഇൗ പ്രയോഗത്തിൽ നിന്ന് മനിലാക്കേണ്ടത്. ഇതേത് തരം ജ്ഞാനമായിരുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും ഒരു യാഥാർത്ഥ്യം അനിഷേധ്യമാണ്. പല മഹാൻമാരും അതാണിവിടെ ചൂണ്ടിക്കാട്ടുന്നതും: അല്ലാഹുവിന്റെ അപാരമായ കഴിവ്, പ്രവാചകൻമാരുടെ കൈക്ക് ചിലപ്പോൾ അവൻ വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങൾ, അല്ലാഹുവിന്റെ സാമീപ്യവും പ്രീതിയും ലഭിച്ചവരുടെ പ്രാർത്ഥനക്കുള്ള ശക്തി, മഹാത്മാക്കളായ ചിലർക്ക് അല്ലാഹു കൊടുത്തരുളുന്ന അനുഗ്രഹസിദ്ധി ആദിയായവയുടെ മുമ്പിൽ ഇൗ ശാസ്ത്രീയ വീക്ഷണങ്ങൾക്കും, ന്യായവാദങ്ങൾക്കും സ്ഥാനമില്ലാത്തതാണ്. "കിതാബ്' കൊണ്ട് ഇവിടെ ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന ലൗഹുൽ മഹ്ഫൂള്വ് ( ) ആണെന്നും ചില മഹാൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ, അല്ലാഹുവിൽനിന്നുള്ള വഹ്യ് മൂലം നൊടിയിടകൊണ്ട് സിംഹാസനം എത്തിക്കുവാനുള്ള ഒരു രഹസ്യമാർഗം സുലൈമാൻ നബി(അ)ക്കോ, അദ്ദേഹം വഴി അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ ആൾക്കാരിൽ ഒരാൾക്കോ തുറന്നുകിട്ടിയെങ്കിൽ അതിലൊട്ടും അസാംഗത്യമില്ല. വേദഗ്രമ്ലത്തിൽനിന്നുള്ള ആ അറിവ് നേടിയിരുന്ന ആൾ ആദ്യത്തെ ജിന്നിനെക്കാൾ ഉന്നതനായിരുന്ന മറ്റൊരു ജിന്നാണെന്നും, അതല്ല, ഒരു മനുഷ്യനായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. സുലൈമാൻ നബി(അ) തന്നെയായിരുന്നു ആ ആളെന്നാണ് ഇമാം റാസീ (റ) മുതലായ ചിലർ പറയുന്നത്. പക്ഷേ, വാക്യങ്ങളുടെ പ്രത്യക്ഷ സ്വഭാവം നോക്കുമ്പോൾ അത് സുലൈമാൻ (അ) ആയിരിക്കുകയില്ലെന്നാണ് മനിലാകുന്നത്. അല്ലാഹുവിനറിയാം. വേദഗ്രമ്ലത്തിൽ നിന്നുള്ള അറിവ് ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം, വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഇസ്മുൽ ( ) അഥവാ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ തിരുനാമം) ആണെന്നത്രെ ചില മഹാൻമാർ പ്രസ്താവിച്ചുകാണുന്ന വേറൊരഭിപ്രായം. നാം ഇൗ അഭിപ്രായത്തെ ശരിവെക്കുവാനോ, നിഷേധിക്കുവാനോ തയ്യാറില്ല. രണ്ടിനും തെളിവ് കാണുന്നില്ല. എന്നാൽ, നമ്മുടെ ശാസ്ത്രീയക്കാർ ഇൗ അഭിപ്രായത്തെയും പരിഹസിച്ചുതള്ളുന്ന രീതി വിചിത്രമാണ്. പണിയാകട്ടെ, അത് അനിസ്ലാമികമാണ്. അതിലുള്ള വിശ്വാസം ഇസ്ലാമിന് നിരക്കാത്തതുമാണ്, ഇതാണ് ന്യായം. അഞ്ജനം നമുക്കറിയാം, മഞ്ഞൾപോലെ വെളുത്തിട്ട് എന്നൊരു പഴഞ്ചൊല്ലുണ്ട്. അത്പോലെയാണീ ന്യായം. ഇസ്മുൽ അറിവും പണിയും ഒന്നാണ് പോൽ! സ്വന്തം ആശയങ്ങൾക്കെതിരായ ഹദീഥുകളെ പരിഹാസപൂർവ്വം പുറംതള്ളിക്കളയുന്ന ഇവർക്ക് ഹദീഥ് ഉദ്ധരിച്ചു കാര്യം മനിലാക്കാമെന്ന ധാരണ നമുക്കില്ല. എങ്കിലും, സത്യാന്വേഷികൾക്ക് യഥാർത്ഥം മനിലാക്കാൻ വേണ്ടിയും, ഇവരുടെ ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നതിന് ഇവർ നടത്തുന്ന ഉപായങ്ങൾ സാധാരണക്കാർ ഗ്രഹിക്കുവാൻ വേണ്ടിയും നബി ˜ അരുളിച്ചെയ്ത ഒരു ഹദീഥ് ഇവിടെ ഉദ്ധരിക്കാം: അല്ലാഹുവിന്റെ തിരുനാമങ്ങളിൽപെട്ട ചില നാമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രാർത്ഥനചെയ്ത ഒരാളെപ്പറ്റി അവിടുന്ന് പറഞ്ഞവാക്ക് ഇപ്രകാരമാണ്: ഗ്നഘസ്ലല പ്ലൾക്കട ള്ളഥഛ (അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകുകയും അവനോട് ചോദിച്ചാൽ അവൻ കൊടുക്കുകയും ചെയ്യുന്നതായ അവന്റെ അതിമഹത്തായ നാമത്തിലാണ് അവൻ പ്രാർത്ഥിച്ചത്. (തി: അബൂ: ന: ഇ.) ഇത്പോലെയുള്ള ഹദീഥുകൾ വേറെയും കാണാം. എന്നാൽ, ഏതാണ് ഇൗ നാമങ്ങളെന്ന് ഹദീഥുകളിൽ ഖfiിതമായി പ്രസ്താവിക്കപ്പെട്ടു കാണുന്നില്ല. ഇതിൽ ചില യുക്തികൾ അടങ്ങിയിരിക്കാം. സ്ഥലദൈർഘ്യം ഭയന്നു ഇവിടെ ആ ഭാഗത്തേക്കു തിരിയുന്നില്ല. ശാസ്ത്രീയമായ അറിവ് ഉപയോഗപ്പെടുത്തിയാണ് കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് സിംഹാസനം കൊണ്ടുവന്നതെന്ന് വാദിച്ചപ്പോൾ ഇവർക്കൊരു സംശയം! അത്ര വേഗത്തിൽ കൊണ്ടുവരാൻ ശാസ്ത്രജ്ഞാനത്തിന് സാധിക്കുകയില്ലല്ലോ എന്ന്. അതിനൊരു സൂത്രവും ഇവർ കണ്ടെത്തി: വേഗം എന്നേ ആ പറഞ്ഞ തിനർത്ഥമുള്ളൂവെന്ന്! ഇത് ഒരർത്ഥത്തിൽ നാമും സമ്മതിക്കാം. പക്ഷേ, ദൈവികമായ പ്രത്യേക സഹായങ്ങളൊന്നും കൂടാതെ, ശാസ്ത്രീയജ്ഞാനം മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് സിംഹാസനം അവിടെ എത്തിക്കുവാൻ വേണ്ടുന്ന ചുരുങ്ങിയ സമയം എന്നാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ -അതാണിവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ് - അത് ശരിയല്ല. കാരണം, സുലൈമാൻ നബി(അ)തന്റെ സ്ഥാനത്ത് നിന്ന് എഴുന്നേൽക്കുംമുമ്പായി താനത് കൊണ്ടുവരാമെന്ന് ഒരു ജിന്ന് പറഞ്ഞത് പോരാഞ്ഞിട്ടാണല്ലോ, കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് കൊണ്ടുവരാൻ ഞാൻ തയ്യാറാണെന്ന് വേറൊരാൾ പറഞ്ഞത്. ആ നിലക്ക് കുറെ മാസങ്ങളോ, ദിവസങ്ങളോ - മണിക്കൂറുകൾ തന്നെയോപിടിക്കുന്ന ആ വേഗത്തിന് ഇവിടെ സ്ഥാനമില്ല. അതെല്ലാം സുലൈമാൻ നബി(അ)ക്ക് ( ) നബി തിരുമേനി ക്കും മറ്റെല്ലാവരെപ്പോലെയല്ലാതെ മനിലാക്കുവാൻ കഴിയുകയില്ലെന്ന് പരോക്ഷമായിട്ടെങ്കിലും വാദിക്കുന്ന ചില കക്ഷികളും ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. ഇസ്ലാമിന്റെ പേരിൽ എനി ഏതെല്ലാം കക്ഷികളാണ് ഉണ്ടാവുക എന്ന് അല്ലാഹുവിനറിയാം. ˜ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളായിരുന്നു. പ്രവാചകൻമാരെല്ലാം ഒരേ നിലക്കാരല്ല, അവരിൽ ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ഠതയുണ്ടായിരിക്കുമെന്ന് അല്ലാഹു പ്രസ്താവിച്ചതാണ്. (2: 253; 17: 55.)മുഹമ്മദ് നബി ˜ തിരുമേനിയാണ് പൊതുവിൽ എല്ലാ പ്രവാചകൻമാരിലും വെച്ച് കൂടുതൽ ശ്രേഷ്ഠനെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും ചില പ്രവാചകൻമാർക്ക് മറ്റുള്ളവർക്ക് സിദ്ധിക്കാത്ത ചില പ്രത്യേകാനുഗ്രഹങ്ങൾ നൽകപ്പെട്ടിരിക്കാം. വിരോധമില്ല. ഉദാഹരണമായി: അല്ലാഹുവിന്റെ സംസാരം കേൾക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച പ്രവാചകനാണ് മൂസാ നബി (അ). അല്ലാഹുവിന്റെ സുഹൃത്ത് ( ) എന്ന സ്ഥാനം ലഭിച്ചത് ഇബ്റാഹീം നബി(അ)ക്കാണ്. ഇത്പോലെ, നബിമാരുടെ കൈക്ക് വെളിപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളി( ) ലും വ്യത്യാസം കാണും. മൂസാ നബി(അ)യുടെ ദൃഷ്ടാന്തങ്ങളും, ഇൗസാ നബി(അ)യുടെ ദൃഷ്ടാന്തങ്ങളും ഇതിനുദാഹരണമാണ്. ദാവൂദ് നബി(അ)ക്ക് പ്രത്യേകമായും, അദ്ദേഹത്തിന്റെ പുത്രനായ സുലൈമാൻ നബി(അ)ക്ക് പ്രത്യേകമായും, രണ്ടാൾക്കും കൂട്ടായും മാത്രം സിദ്ധിച്ചതായി ചില കാര്യങ്ങൾ എടുത്തുപറഞ്ഞിട്ടുണ്ട്. തന്നോടൊന്നിച്ച് രാവിലെയും വൈകുന്നേരവും തസ്ബീഹ് നടത്തുമാറ് പർവ്വതങ്ങളും പക്ഷികളും വിധേയമാക്കിക്കൊടുക്കപ്പെട്ടതും (38:18, 19; 34:10) ഇരുമ്പ് മിനുസപ്പെടുത്തിക്കൊടുത്തതും(34:10) മറ്റും ദാവൂദ് നബി(അ)യുടെ പ്രത്യേകതയായി പ്രസ്താവിച്ചിരിക്കുന്നു. കാറ്റ് കീഴ്പ്പെടുത്തികൊടുത്തതും (21:81, 34:12) ജിന്നുകളെ വശപ്പെടുത്തിക്കൊടുത്തതും (34:12) ചെമ്പുദ്രാവകത്തിന്റെ ഉറവ് ഒഴുക്കിക്കൊടുത്തതും (34:12) പിശാചുക്കളെ കീഴ്പ്പെടുത്തിക്കൊടുത്തതും(38:37, 21:82) മറ്റും സുലൈമാൻ നബി(അ)യുടെ പ്രത്യേകതയായും പ്രസ്താവിച്ചു കാണാം. രാജത്വം ( ) നൽകപ്പെട്ടതായി പ്രവാചകൻമാരുടെ കൂട്ടത്തിൽ ഇൗ രണ്ടു പ്രവാചകൻമാരെപ്പറ്റി മാത്രമേ പ്രസ്താവിച്ചിട്ടുള്ളൂ. പക്ഷികളുടെ സംസാരവും മറ്റാർക്കും അറിയിച്ചുകൊടുക്കപ്പെട്ടതായി പ്രസ്താവിച്ചിട്ടില്ല. ഇതിൽ രണ്ടുപേരും പങ്കുണ്ടായിരു ന്നുവെന്നാണ് 38:19 21:79 എന്നീ വചനങ്ങളും,ഇൗ സൂറത്തിലെ 16 ഉം 19 ഉം വചനങ്ങളും പരിശോധിക്കുമ്പോൾ മനിലാകുന്നത്. ഇൗ പ്രത്യേകതകളിൽ രാജത്വം ഒഴിച്ച് മറ്റുള്ള ഓരോന്നിലും, വാക്യങ്ങളിൽനിന്ന് നേർക്കുനേരെ സ്പഷ്ടമാകുന്ന അർത്ഥോദ്ദേശ്യങ്ങൾക്ക് പകരം ഇവർക്ക് ഇവരുടേതായ വ്യാഖ്യാനങ്ങളാണ് മിക്കവാറും ഉള്ളത്. 15-ാം വചനം മുതൽക്കാണ് ഇൗ സൂറത്തിൽ സുലൈമാൻ നബി (അ)യുടെ കഥ തുടങ്ങുന്നത്. അതിൽ ആദ്യത്തെ വാചകം ദാവൂദിനും സുലൈമാനും നാം ജ്ഞാനം നൽകുകയുണ്ടായി ( ) എന്നാണ്. വേറെ ചില നബിമാരെക്കുറിച്ചും ഇത്പോലെ അല്ലാഹു പ്രസ്താവിച്ചു കാണാം. (ക്വസ്വസ്വ് 14, 74 മുതലായവ നോക്കുക)അവിടെയൊന്നും പതിവില്ലാത്ത - അവയിൽ നിന്നെല്ലാം വ്യത്യസ്തമായ - ഒരു കാര്യമാണ് ഇൗ ആയത്തിൽ പ്രസ്താവിക്കുന്നത്. സത്യവിശ്വാസികളായ തന്റെ അടിയാൻമാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും! എന്ന് അവർ രണ്ട്പേരും പറയുകയും ചെയ്തു. ( ) ഇതാണാ വാചകം. അപ്പോൾ അവർക്ക് നൽകപ്പെട്ടിരുന്ന അറിവിൽ, മറ്റുള്ള മിക്ക ആളുകളെക്കാളും തങ്ങൾക്ക് ശ്രേഷ്ഠത വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. കൈവരുത്തുന്ന തരത്തിലുള്ള എന്തോ അറിവും ഉണ്ടായിരിക്കണമല്ലോ. ഇതിന് ഉപോൽബലമായി വേറെയും ഉദ്ധരിക്കുവാനുണ്ടെങ്കിലും ദീർഘിപ്പിക്കുന്നില്ല. 16-ാം വചനത്തിൽ സുലൈമാൻ (അ) ദാവൂദി(അ)നെ അനന്തരമെടുത്തു ( ) എന്ന് പറഞ്ഞുവല്ലോ, വെറും സ്വത്തിന് മാത്രം അവകാശിയായി എന്നല്ല ഇതിന്റെ താൽപര്യം. അങ്ങനെയാണെങ്കിൽ അതിൽ സാധാരണയിൽ കവിഞ്ഞ വലിയ ഒരു തത്വമൊന്നും അടങ്ങുന്നില്ല. ദാവൂദ് നബി(അ)ക്ക് നൽകപ്പെട്ടിട്ടുള്ളതായി പ്രത്യേകം എടുത്തു പറയപ്പെടാറുള്ള മറ്റു അനുഗ്രഹങ്ങൾ അദ്ദേഹത്തിനും പൈതൃകമായി സിദ്ധിച്ചുവെന്നായിരിക്കും ഇതിന്റെ താൽപര്യം. അനന്തരമെടുത്തു എന്ന് പറഞ്ഞതിനെത്തുടർന്നു സുലൈമാൻ നബി(അ)യുടെ മൂന്ന് വാചകങ്ങളാണ് അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. അതിൽ നിന്ന് നമുക്ക് ചിലതൊക്കെ ഇവിടെ മനിലാക്കുവാൻ കഴിയും. അതിൽ ഒന്നാമത്തെത് ഹേ, മനുഷ്യരേ, നമുക്ക് പക്ഷികളുടെ സംസാരം പഠിപ്പിച്ചുതരപ്പെട്ടിരിക്കുന്നു എന്നാണ്. രണ്ടാമത്തെ വാചകം: നമുക്ക് എല്ലാ വസ്തുവിൽ നിന്നും നൽകപ്പെട്ടിരിക്കുന്നു ( ) എന്നും മൂന്നാമത്തെത്: നിശ്ചയമായും ഇത് തന്നെയാണ് സ്പഷ്ടമായ ശ്രേഷ്ഠത - അഥവാ അനുഗ്രഹം ( ) എന്നുമാകുന്നു. ഇൗ ഓരോ വാചകത്തിലും പ്രകടമായിക്കാണുന്ന അഭിമാനത്തോടും, കൃതജ്ഞതയോടുംകൂടി ജനമദ്ധ്യെ പ്രഖ്യാപിക്കുവാൻ പോരുന്ന നേട്ടങ്ങളായിരിക്കണം അദ്ദേഹത്തിന് പിതാവിൽ നിന്ന് ലഭിച്ച ആ പിൻതുടർച്ചാവകാശം. അതെ, രണ്ടുപേർക്കും പ്രത്യേകമായി സിദ്ധിച്ച അനുഗ്രഹങ്ങളെയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. 17-ാം വചനത്തിൽ അദ്ദേഹത്തിന്റെ സൈന്യത്തിൽ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നതായും പ്രസ്താവിക്കുന്നു. ഇതും മറ്റാർക്കും സിദ്ധിക്കാത്ത അനുഗ്രഹമത്രെ. 19-ാം വചനത്തിൽ നംലത്തിന്റെ (ഉറുമ്പിന്റെ) സംസാരം കേട്ടു മനിലായതിനെത്തുടർന്ന് അദ്ദേഹം പറഞ്ഞ വാക്യങ്ങൾ നോക്കുക : എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്വാൻ എനിക്ക് സാധിപ്പിക്കണേ എന്ന് തുടങ്ങുന്ന ആ പ്രാർത്ഥനയും ഇതേ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്നു. സൂഃസ്വാദ് 78-82 മുതലായ സ്ഥലങ്ങൾ പരിശോധിച്ചാൽ എനിയും കൂടുതൽ വിവരം കാണാം. ദീർഘിക്കുമെന്ന് കരുതി ഉദ്ധരിക്കുന്നില്ല. സൂഃ സ്വാദ് 35ൽ സുലൈമാൻ നബി(അ)യെക്കുറിച്ച് ഇങ്ങിനെ പറയുന്നു: (അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് പൊറുത്തുതരേണമേ! എന്റെ മരണശേഷം ഒരാൾക്കും സൗകര്യപ്പെടാത്ത ( ) ഒരു ഭരണാധിപത്യം നീ എനിക്ക് പ്രദാനം ചെയ്യുകയും വേണമേ ! നിശ്ചയമായും നീയത്രെ വളരെ പ്രദാനം ചെയ്യുന്നവൻ). ഇൗ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചിരിക്കുമെന്ന് തീർച്ചയാണ്. ഇതിന്റെ മുമ്പും പിമ്പുമുള്ള വചനങ്ങൾ തന്നെ അത് കാട്ടിത്തരുന്നു. അദ്ദേഹം ഭരണവിഷയകമായ ഒരു പരീക്ഷണത്തിന് വിധേയമായതിനെത്തുടർന്ന് ചെയ്തതാണ് ഇൗ പ്രാർത്ഥന എന്ന് ഇതിന്റെ മുമ്പത്തെ വചനം കാണിക്കുന്നു. ഇൗ പ്രാർത്ഥന ഉദ്ധരിച്ച ശേഷം അല്ലാഹു പ്രസ്താവിക്കുന്നത് : അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കല്പന പ്രകാരം സഞ്ചരിക്കുന്ന വിധം കാറ്റിനെയും, കെട്ടിട നിർമാണം, മുങ്ങൽജോലി എന്നിവയെല്ലാം നിർവ്വഹിക്കുന്ന പിശാചുക്കളെയും നാം കീഴ്പെടുത്തിക്കൊടുത്തു എന്നുമത്രെ. ഇൗ പ്രാർത്ഥനയുടെ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഫലമാണിതെന്ന് വ്യക്തമാണ്. മാത്രമല്ല, ഇതൊക്കെ നമ്മുടെ ദാനമാണെന്നും, അദ്ദേഹത്തിന് നമ്മുടെ അടുക്കൽ അടുത്ത സ്ഥാനവും, നല്ല പര്യവസാന വുമുണ്ടെന്നുകൂടി അല്ലാഹു തുടർന്നു പ്രസ്താവിക്കുന്നു. (സൂഃ സ്വാദ് : 34 മുതൽ 40 കൂടിയ വചനങ്ങൾ നോക്കുക) ഇതെല്ലാം ദുർവ്യാഖ്യാനം ചെയ്യാത്ത പക്ഷം അദ്ദേഹത്തിന്റെ ഭരണത്തിന്റെ സവിശേഷതയാകുന്ന ഇത്തരം പ്രത്യേകാനുഗ്രഹങ്ങളിൽ മറ്റാർക്കും, പങ്കുണ്ടായിരിക്കുവാൻ അവകാശമില്ലല്ലോ. അതുകൊണ്ട് തന്നെയാണ്, ഒരു ഉറുമ്പിന്റെ വർത്തമാനം കേട്ടത്, അപ്പോൾ പുഞ്ചിരിതൂകിയത്, മരക്കൊത്തിയെ കാണാതായത്, അത് ചില വിവരങ്ങൾ അറിയിച്ചത്, എഴുത്ത് കൊണ്ടുപോയത്, സിംഹാസനം കൊണ്ടുവന്നത് എന്നീ വിഷയങ്ങളെല്ലാം ഇത്രമേൽ പരിഗണനയോടുകൂടി അല്ലാഹു വിവരിക്കുന്നതും. ഇക്കൂട്ടർ ഈ ആയത്തും തങ്ങളുടെ ആശയത്തിനൊപ്പിക്കുവാൻ മറന്നുപോയിട്ടില്ല. ഈ ആയത്തിന് ഇവർ നൽകുന്ന അർത്ഥം: "എനിക്ക് ശേഷം ഒരാൾക്കും (പിടിച്ചടക്കുക) ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് പ്രദാനം ചെയ്യേണമേ' എന്നാകുന്നു. "പിടിച്ചടക്കുക' എന്ന് ഇടക്ക് ചേർത്തത് ഇവരുടെ സ്വന്തം വകയാണ്. ഈ ഒരൊറ്റ വാക്ക്കൊണ്ട് സുലൈമാൻ നബി(അ)യുടെ ഭരണാധിപത്യത്തിന്റെ പ്രത്യേകതകളും, സവിശേഷതകളുമെല്ലാം ഇവർ എടുത്തുകളഞ്ഞു അതിനെ കേവലം ഒരു സാധാരണ "പ്രബലരാഷ്ട്രം' മാത്രമാക്കി തരംതാഴ്ത്തിയിരിക്കുന്നു. വാസ്തവത്തിൽ ആർക്കും പിടിച്ചടക്കുവാൻ സാധ്യമല്ലാത്ത ഒരു പ്രബല ഭരണത്തെയല്ല - ആർക്കും ഉണ്ടായിരിക്കുവാനിടയില്ലാത്ത വിധത്തിലുള്ള ഒരു സവിശേഷ ഭരണത്തെയാണ് - അദ്ദേഹം പ്രാർത്ഥനയിൽ ഉദ്ദേശിച്ചിരിക്കുന്നത്. അത്കൊണ്ടുതന്നെയാണ് സുലൈമാൻ നബി(അ)യുടെയും പിതാവ് ദാവൂദ് നബി(അ)യുടെയും ചരിത്രത്തിൽ മറ്റെവിടെയും കാണപ്പെടാത്തതും, യുക്തിവാദക്കാർക്ക് കൂടുതൽ തലവേദനയുണ്ടാക്കുന്നതുമായ സംഭവങ്ങൾ പലതും കാണപ്പെടുന്നതും. ഈ ആയത്തിന് നബി ˜ തിരുമേനി മനിലാക്കിയ അർത്ഥവും നാം ചൂണ്ടിക്കാട്ടിയ അർത്ഥം തന്നെയായിരുന്നുവെന്ന് താഴെ കാണുന്ന ഹദീഥിൽ നിന്നും വ്യക്തമാകും. ബുഖാരീ, മുസ്ലിം (റ) മുതലായവർ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. നബി ˜ പ റ ഞ്ഞു: ന്ധ ജിന്നുകളിൽ പെട്ട ഒരു ഭൂതത്താൻ ( ) ഇന്നലെ രാത്രി എന്റെമേൽ കുതറിച്ചാടുവാൻ ശ്രമിക്കുകയുണ്ടായി. അവനെ പിടിക്കുവാൻ അല്ലാഹു എനിക്ക് സാധിപ്പിച്ചുതന്നു. നേരം പുലരുവോളം പള്ളിയുടെ ഒരു തൂണിൻമേൽ കെട്ടിയിടുവാൻ ഞാൻ ഉദ്ദേശിച്ചു. അപ്പോൾ എന്റെ സഹോദരൻ സുലൈമാൻ (അ) എന്ന് പറഞ്ഞിരുന്നത്് ഞാൻ ഓർത്തു, അങ്ങനെ ഞാനവനെ വിട്ടയച്ചു ത്സ . പിശാചുക്കളെ കീഴ്പ്പെടുത്തുവാനും, ബന്ധത്തിലാക്കുവാനും മറ്റും സുലൈമാൻ നബി(അ)ക്ക് സാധ്യമായിരുന്നത് പോലെയുള്ള കാര്യങ്ങളിൽ, അദ്ദേഹത്തിന്റെ ഭരണം ഇണയില്ലാത്തതായിരിക്കണമെന്നാണ് ആ പ്രാർത്ഥനക്ക് നബി ˜ യും മനിലാക്കിയ അർത്ഥമെന്ന് ഇതിൽ നിന്ന് സ്പഷ്ടമാണല്ലോ. തന്റെ കാലശേഷം ഒരാൾക്കും പിടിച്ചടക്കുവാൻ കഴിയാത്ത ഒരു രാഷ്ട്രം എന്നാണദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിൽ നബി ˜ യുടെ ഈ പ്രസ്താവനക്ക് അർത്ഥമില്ല. കൂടാതെ സുലൈമാൻ നബി(അ)യുടെ ആ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചിട്ടില്ലെന്ന് സമ്മതിക്കേണ്ടിയും വരും. കാരണം, വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. അദ്ദേഹത്തിന്റെ രാഷ്ട്രമായിരുന്ന ഫലസ്തീനും പരിസരപ്രദേശങ്ങളും, അദ്ദേഹം ചരമമടഞ്ഞു ഏറെത്താമസിയാതെ അന്യാധീനപ്പെട്ടുപോയിട്ടുള്ളത് ചരിത്ര പ്രസിദ്ധമാണ്. എന്റെ ശേഷം ഒരാൾക്കും പിടിച്ചടക്കുക സാധ്യമല്ലാത്ത എന്ന വാക്ക് അർത്ഥവത്താ കണമെങ്കിൽ ലോകവസാനം വരെ ആ ഭരണം അതേ നിലയിൽ തന്നെ തുടരേണ്ടതാണല്ലോ ! ഇൗ സൂറത്തിലെ 19-ാം വചനത്തിൽ പ്രസ്താവിച്ച ഉറുമ്പ് അതിന്റെ കൂട്ടുകാരോട് ചെയ്ത താക്കീതിന്റെ സാരം : സുലൈമാനും കൂട്ടുകാരും വരുന്നുണ്ട്, വേഗം മാളത്തിൽ പ്രവേശിക്കണം. ഇല്ലെങ്കിൽ അവർ അറിയാതെ നമ്മെ ചവിട്ടിച്ചതക്കുവാൻ ഇടവന്നേക്കും എന്നാണല്ലോ. ഇൗ ഉറുമ്പിനെ ഒരു നംല് ഗോത്രക്കാരിയാക്കിയ ഇവർ ഇൗ താക്കീതിന് നൽകുന്ന വിവരണം ഇങ്ങിനെയാണ് : നമുക്ക് സുലൈമാൻ നബി(അ)യോട് ശത്രുതയൊന്നുമില്ല ; നമ്മെ ശത്രുപക്ഷക്കാരായിട്ടാണവർ ഗണിക്കുക ; അതുനിമിത്തം നമ്മെ ചവിട്ടിത്തേച്ചുംകൊണ്ട് അവർ മുന്നോട്ട് പോകും ; അതിനിടവരുത്തരുത് ; നാം നമ്മുടെ വീടുകളിൽ കടന്നിരുന്നാൽ ശത്രുപക്ഷക്കാരല്ലെന്ന് അവർക്ക് വ്യക്തമാകും . ആലോചിച്ചുനോക്കുക ! യാതൊരു ദ്രോഹത്തിനും മുതിരാതെ സ്വന്തം ജോലികളിൽ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ-ഇവരുടെ ഭാഷയിൽ ഒരു ഗ്രാമക്കാരെസുലൈമാൻ നബി(അ)പോകട്ടെ, അൽപം നീതിബോധവും, മാനമര്യാദയുമുള്ള ഒരു രാജാവും, തന്റെ നേതൃത്വത്തിലുള്ള സൈന്യവും വെറുതെയങ്ങ് ചവിട്ടിത്തേക്കുവാൻ ഒരുമ്പെടുമെന്ന് ആരാണ് ഊഹിക്കുക ? ഏതായാലും താക്കീത് കേട്ടപ്പോൾ സുലൈമാൻ നബി (അ) : ! നംല് ഗോത്രക്കാരിയായ സ്ത്രീ ! ഞങ്ങൾ നിങ്ങളെ ചവിട്ടിച്ചതക്കുവാൻ വന്നവരല്ല, നിങ്ങൾ ഭയപ്പെടേണ്ടതില്ല, എന്നു പറഞ്ഞു അവളെ സമാധാനിപ്പിക്കയല്ല ചെയ്തത്. നിങ്ങളാരും ഇൗ പാവപ്പെട്ട ഗ്രാമീണരെ ഉപദ്രവിക്കരുത് എന്ന് പട്ടാളത്തോടും പറഞ്ഞില്ല. പിന്നെയോ ? ഒന്ന് പുഞ്ചിരിതൂകിക്കൊണ്ട് റേ∫ ! എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്വാൻ സാധിപ്പിച്ചുതരേണമേ ! എന്നും മറ്റും പ്രാർത്ഥിക്കയാണ് ചെയ്തത്. നംല് ഗോത്രക്കാരിയുടെ വാക്ക് കേട്ടത് കൊണ്ടായിരിക്കുമോ അതല്ല, മറ്റുള്ളവർക്ക് ഗ്രഹിക്കുവാൻ സാധിക്കാത്ത ഉറുമ്പിന്റെ സംസാരം തനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞതിന്റെ പേരിലായിരിക്കുമോ ഇൗ പ്രാർത്ഥന ? ആലോചിച്ചുനോക്കുക ! ഉറുമ്പിന്റെ ഇൗ സംഭവം തന്റെ കുടുംബത്തിന് ലഭിച്ച ഒരു പ്രത്യേകാനുഗ്രഹമാണെന്നല്ലേ ആ പ്രാർത്ഥന കാണിക്കുന്നത് ഇത് പോലെത്തന്നെ, കണ്ണ് ചിമ്മി മിഴിച്ചപ്പോഴേക്ക് സിംഹാസനം തന്റെ മുമ്പിലെത്തിയത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കും (40-ാം വചനത്തിൽ) ഒന്ന് പരിശോധിക്കുക ! ഇത് എന്റെ റ∫് നല്കിയ അനുഗ്രഹമാണ്, ഞാൻ നന്ദി കാണിക്കുമോ ഇല്ലേ എന്ന് പരീക്ഷിക്കുവാൻ വേണ്ടി അവൻ ചെയ്തതാണ്. നന്ദി ചെയ്താൽ ചെയ്തവനുതന്നെയാണതിന്റെ ഗുണം. എന്നിങ്ങനെയുള്ള ആ പ്രസ്താവനതന്നെ, അല്ലാഹു അദ്ദേഹത്തിന് സാധിപ്പിച്ചുകൊടുത്ത ഒരു പ്രത്യേകനുഗ്രഹമായിരുന്നു അതും എന്ന് കാണിക്കുന്നു. ഇങ്ങിനെയുള്ളതൊന്നും കണക്കിലെടുക്കാതെ തോന്നിയത് പോലെ വിവരിക്കുവാനും, വ്യാഖ്യാനിക്കുവാനും ഒരുമ്പെടുന്ന പക്ഷം ആർക്കും എന്തും പേരിൽ വെളിക്കിറക്കുവാൻ സാധിക്കുന്നതാണ്. ഇതെല്ലാം പഴഞ്ചനാണ് ഇവരുടെ പല ചോദ്യങ്ങളും, മുട്ടുതർക്കങ്ങളും നാം കണ്ടുവല്ലോ. വാസ്തവത്തിൽ, വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ഇതൊക്കെ ഇവരുടെ വക പുത്തനോ, മുമ്പാരും കാണാത്ത പുതിയ കണ്ടുപിടുത്തങ്ങളോ അല്ല. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ആ ചോദ്യങ്ങൾക്ക്. മണ്ണടിഞ്ഞുകിടന്നിരുന്ന ആ ചോദ്യങ്ങൾക്ക് ഇവർ ആധുനിക വർണപ്പകിട്ട് നൽകിയെന്നേയുള്ളൂ. ഇമാം റാസി (റ)അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ രചിച്ചിട്ട് ഏതാണ്ട് എട്ടു നൂറ്റാണ്ട് കഴിഞ്ഞു. അദ്ദേഹം അതിൽ പ്രസ്താവിച്ച ചില വരികളുടെ ചുരുക്കം കാണുക. ഇൗ കഥയെക്കുറിച്ച് നിർമതവാദികൾ ( ) പല ആക്ഷേപങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. (1) വിശേഷബുദ്ധിയുള്ളവരിൽനിന്നല്ലാതെ ഉണ്ടാവതല്ലാത്ത സംസാരങ്ങൾ ഉറുമ്പും മരക്കൊത്തിയും സംസാരിച്ചുവെന്ന് ആ വചനങ്ങളിൽ നിന്ന് വരുന്നു. ഇതൊരുതരം മിരട്ടുവാദമാണ്, അങ്ങനെയാണെങ്കിൽ , ഇതരജീവികളിലും ഇത്തരം അറിവുണ്ടായിരിക്കേണ്ടതും, അവയ്ക്കിടയിൽ പ്രവാചകൻമാരും മതശാസനകളും മറ്റും ഉണ്ടായിരിക്കാവുന്നതുമാണ്. ഇതൊരുതരം ഭ്രാന്തായിരിക്കുമല്ലോ (2) സുലൈമാൻ നബി(അ) ശാമിലായിരുന്നു, എന്നിരിക്കെ, ചുരുങ്ങിയ സമയംകൊണ്ട് മരക്കൊത്തി എങ്ങിനെ യമനിൽ പോയിവന്നു (3) സുലൈമാൻ നബി(അ)യുടെ ആധിപത്യവും പ്രതാപവും വളരെ വമ്പിച്ചതായിരുന്നു. ജിന്നും, മനുഷ്യരുമെല്ലാം അദ്ദേഹത്തിന്റെ പട്ടാളത്തിലു ണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ബിൽക്വീസിന്റെ ഭരണകൂടമാണെങ്കിൽ അതും വളരെ വമ്പിച്ചതാണെന്ന് പറയപ്പെടുന്നു. രണ്ട് രാഷ്ട്രങ്ങൾക്കുമിടയിലുളള ദൂരം മൂന്നു ദിവസത്തെ അകലമാണെന്നും കാണുന്നു. എന്നിട്ടും, ബിൽക്വീസിനെക്കുറിച്ചുള്ള വിവരം അദ്ദേഹത്തിന് എങ്ങിനെ അജ്ഞാതമായിരിക്കും (4) അല്ലാഹുവിനെക്കുറിച്ചും, അവന് മാത്രമേ സുജൂദ് ചെയ്യാൻ പാടുള്ളൂ, സൂര്യന് സുജൂദ് ചെയ്യാൻ പാടില്ല, അത് പിശാചിന്റെ പ്രേരണയാണ് എന്നതിനെക്കുറിച്ചുമെല്ലാം മരക്കൊത്തിക്ക് എവിടെ നിന്നാണ് അറിവുണ്ടായത് എട്ട് നൂറ്റാണ്ടുകൾക്കുമുമ്പ് നേരെ തൊടുത്തുവിടപ്പെട്ട ചോദ്യങ്ങളാണിവ. ഇൗ ചോദ്യകർത്താക്കൾക്ക് ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള അകലം കുറച്ചു കാണിക്കേണ്ടി വന്നത് കൊണ്ട് അവർ മൂന്ന് ദിവസത്തെ യാത്രാദൂരം കണക്കാക്കി. നമ്മുടെ വ്യാഖ്യാനക്കാർക്ക് ഇത് വർദ്ധിപ്പിച്ചു കാണിക്കേണ്ടിവന്നു. അവർ 1500 നാഴികയാക്കി വർദ്ധിപ്പിച്ചു. ഇതൊഴിച്ചാൽ, ബാക്കി ഭാഗങ്ങളെല്ലാം ഇവരും ചോദിക്കുന്ന ചോദ്യങ്ങളാണ്. (അവർ അന്യോന്യം ഇതിനെപ്പറ്റി വസ്വിയ്യത്തു ചെയ്തിരിക്കുകയാണോ ? അതല്ല, ഇവർ ധിക്കാരികളായ ഒരു ജനതയാണോ വചനം ഓർമവരികയാണ്. ഇങ്ങിനെയുള്ള ആരോപണങ്ങൾക്ക് തത്വശാസ്ത്രത്തിന്റെ യും, യുക്തിയുടെയും അടിസ്ഥാനത്തിൽ, താർക്കികമായ സ്വഭാവത്തിൽ നീണ്ട മറുപടി കൊടുക്കുന്ന സമ്പ്രദായക്കാരാണ് ഇമാം റാസി(റ). എങ്കിലും, ഇവിടെ അദ്ദേഹം അതിന് മിനക്കെട്ടില്ല. വളരെ ചുരുങ്ങിയതും, എന്നാൽ കനത്തതുമായ രണ്ടു വാചകങ്ങളിലാണദ്ദേഹം ഇതിന് മറുപടി പറയുന്നത്. 1-ാമത്തെ ചോദ്യത്തിന്റെ മറുപടി : പ്രാഥമിക ബുദ്ധിക്കൊണ്ട് ആലോചിക്കുമ്പോൾ അങ്ങനെ സംശയം തോന്നാം. പക്ഷേ, വാസ്തവം അങ്ങനെയല്ല എന്നുള്ളതിൽ മുസ്ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമില്ലാത്തതാണെന്ന വസ്തുത ഇൗ സംശയത്തെ തള്ളിക്കളയുന്നതാണ്. ( ) പിന്നീടുള്ള ചോദ്യങ്ങൾക്കെല്ലാംകൂടി അദ്ദേഹത്തിന്റെ മറുപടി ഇതാണ് : ഇച്ഛിച്ചത് പോലെ പ്രവർത്തിക്കുന്നവനും സർവ്വശക്തനു( )മായുള്ള ഒരുവനെ - അല്ലാഹുവിനെ - അപേക്ഷിച്ചുകൊണ്ടാണ് വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ലോകം നിലകൊള്ളുന്നതെന്ന വിശ്വാസം ഇൗ സംശയങ്ങളെയെല്ലാം തന്നെ തള്ളിക്കളയുന്നു. ( ക്ലഡ 40 ) ഹിജ്റ 1-ാം നൂറ്റാണ്ടിൽ തന്നെ ഇത്തരം ചില മിരട്ടുചോദ്യങ്ങളും, ആശയക്കുഴപ്പങ്ങളും നേരെ കൊണ്ടുവരപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു സംഭവം മുജാഹിദ്(റ), മുസയ്യബ്(റ)എന്നീ മഹാൻമാരിൽ നിന്ന് ഇബ്നു കഥീറും (റ)ഉദ്ധരിക്കുന്നു: ആ മരക്കൊത്തി സുലൈമാൻ നബി(അ)ക്ക് വെള്ളത്തെക്കുറിച്ച് അറിവ് നൽകുന്ന നിപുണനായിരുന്നു ; ഭൂമിയുടെ അടിയിൽ വെള്ളം സ്ഥിതിചെയ്യുന്ന സ്ഥാനം അതിനറിയാമായിരുന്നു. അദ്ദേഹം മരുഭൂമിയി ലായിരിക്കുമ്പോൾ അത് വെള്ളത്തിന്റെ സ്ഥാനം അറിയിച്ചുകൊടുക്കും; ജിന്നുകൾ അവിടെ കുഴിച്ചു വെള്ളമെടുക്കും. ഒരു ദിവസം മരുഭൂമിയിൽ അദ്ദേഹം ഇറങ്ങി മരക്കൊത്തിയെ കാണുവാനായി പക്ഷികളെ പരിശോധിച്ചപ്പോൾ അതിനെകണ്ടില്ല; അപ്പോഴാണദ്ദേഹം എന്താണ് മരക്കൊത്തിയെ കാണാത്തത് ( ) എന്ന് പറഞ്ഞത്. എന്നിങ്ങിനെ (റ) ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഖവാരിജി ( ) ൽപെട്ട ഞ്ഞമസ്ലള ) എന്ന് പേരായ ഒരാൾ - ഇദ്ദേഹം ഇബ്നു അ∫ാസ് (റ) നോട് പല തർക്കവാദങ്ങളും പുറപ്പെടുവിക്കുക പതിവായിരുന്നു-ഇങ്ങിനെ പറഞ്ഞു : നിൽക്കൂ ! ഇന്ന് നിങ്ങൾക്ക് പരാജയം പിണഞ്ഞിരിക്കുന്നു. മരക്കൊത്തി ഭൂമിയുടെ അടിയിലുള്ള വെള്ളം കാണുമെന്നും അതേ സമയത്ത് ഒരു കുട്ടി ഒരു കെണിക്കൂട്ടിൽ ഒരു ധാന്യമണി വെച്ചു അതിനുമീതെ അൽപം മണ്ണും വാരിയിട്ടു പോന്നാൽ അത് വന്നു കുട്ടിയുടെ കെണിയിൽ അകപ്പെടുമെന്നുമാണോ താങ്കൾ പറയുന്നത്?! ഇത്കേട്ടപ്പോൾ (റ)പറഞ്ഞു : ഇയാൾ പുറത്തിറങ്ങി ഇബ്നു അ∫ാസിനെ ഞാൻ ഖfiിച്ചിരിക്കുന്നുവെന്ന് പറയുവാനിടവരുമായിരുന്നില്ലെങ്കിൽ, ഞാനിതിന് മറുപടി പറയുമായിരുന്നില്ല. പിന്നീടദ്ദേഹം പറഞ്ഞു : ഹേ, മൂപ്പരേ!കൽപന (വിധി) വരുമ്പോൾ കണ്ണിന് അന്ധത ബാധിക്കുകയും, ജാഗ്രത വിട്ടുപോകുകയും ചെയ്തേക്കുന്നു ( ) അപ്പോൾ, പറഞ്ഞു : ( ) അല്ലാഹുവാണ! എനി, ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരിക്കലും തർക്കത്തിന് വരികയില്ല ( ) സുലൈമാൻ നബി(അ)യുടെ കഥകളിൽ ഇക്കൂട്ടരുടെ വക പ്രസ്താവനകൾ എനിയും ചിലതൊക്കെ കാണാം. അവ ആകമാനം പരിശോധിച്ചാൽ ഇൗ രണ്ടിലൊരു പ്രകാരത്തിലുള്ളതായിരിക്കും (1) കണ്ടതും കേട്ടതുമെല്ലാം രേഖപ്പെടുത്താറുള്ള കഥാകാരൻമാർക്കിടയിൽ പ്രചാരത്തിലിരിക്കുന്ന ഭാഗങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട് ഇതാണ് വ്യാഖ്യാനമായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്ന ഭാവേന യഥാർത്ഥസംഭവങ്ങളെ ഖfiിക്കുവാനുള്ള ശ്രമം (2) അല്ലെങ്കിൽ തങ്ങൾ സ്വയം രൂപപ്പെടുത്തിയ സംഭവരൂപങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്ന വിശദീകരണം. ഇൗ നിരൂപണം ഇത്രയും നീണ്ടുപോയ സ്ഥിതിക്ക് അവയെക്കുറിച്ച് എനി സംസാരിച്ചു ദീർഘിപ്പിക്കേണ്ടതില്ല. വ്യാഖ്യാനത്തിന് ആരംഭിക്കുമ്പോൾ തന്നെ അതിൽ കാണുന്ന അമാനുഷികദൃഷ്ടാന്തങ്ങൾ(സ്ല.) കൊണ്ട് വിഷമം അനുഭവപ്പെടുന്നവർക്ക് അവയെപ്പറ്റി സംസാരിക്കുമ്പോൾ അങ്ങനെ പലതും ആവശ്യമായി വരുമെന്ന് നമുക്ക് സമാധാനിക്കുക. ഏതായാലും, കഥാകാരൻമാർ യഥാർത്ഥ വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. സംഭവങ്ങളിൽ അതിശയോക്തിയും, ഇല്ലാത്ത വിശദീകരണങ്ങളും കൂട്ടിച്ചേർക്കലാണ് ചെയ്യുന്നതെങ്കിൽ, ഇവർ യഥാർത്ഥങ്ങളെ അടിയോടെ നിഷേധിച്ചു ഇല്ലാത്തത് സൃഷ്ടിക്കലാണ് പതിവ്. (തങ്ങളുടെ കരങ്ങൾകൊണ്ട് ഗ്രമ്ലം എഴുതുകയും എന്നിട്ടത് മൂലം അല്പമായ വില വാങ്ങുവാനായി ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവർക്ക് നാശം! അവരുടെ കരങ്ങൾ എഴുതിയുണ്ടാക്കിയതിനാൽ അവർക്ക് നാശം ! അവർ സമ്പാദിച്ചുണ്ടാക്കുന്നതിനാലും അവർക്ക് നാശം ജൂതൻമാരെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചതാണിത്. ഇൗ ദുരവസ്ഥ നമ്മിൽ വന്നുചേരാതെ അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ. 35 ,34 (അപ്രകാരം, അതിര് കവിഞ്ഞവനും, സംശയാലുവുമായുള്ളവനെ അല്ലാഹു വഴിപിഴപ്പിക്കുന്നു. അതായത് : തങ്ങൾക്ക് വന്നു കിട്ടിയ ലക്ഷ്യ പ്രമാണമൊന്നും കൂടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവരെ, അല്ലാഹുവിങ്കലും വിശ്വസിച്ചവരുടെ അടുക്കലും ഇത് ക്രോധത്തിൽ വളരെ വമ്പിച്ചതത്രെ) എന്നുള്ള താക്കീതിന് നാമാരും പാത്രമാകാതിരിക്കട്ടെ, ആമീൻ. നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം അല്ലാഹു പൊറുത്തു തരുകയും ചെയ്യട്ടെ. മ്മ 64 ഭ 9 ഭ 15 ഭഴ 1384 ശഛസ്ലഞ്ഞഘ യ്യല യ്യലസ്ലഷ്ടപ്പറ ല്ലന്മഴ ർസ്ലര പ ( )നബി˜യുടെ കാലംതൊട്ട് ഇതേവരെയും മുസ്ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമില്ലാത്ത പല കാര്യങ്ങളും ഇന്നത്തെ പുത്തൻ വ്യാഖ്യാനക്കാർ ക്കിടയിൽ പുനഃ പ്പരിശോധനക്കും, പുതിയ അഭിപ്രായരൂപീകരണങ്ങൾക്കും വിധേയമാകുന്നത് സാധാരണമാണ്. അത്രയുമല്ല, നാളിതുവരെ ആരാലും ചോദ്യം ചെയ്യപ്പെടാതെ സ്ഥിരീകരിക്കപ്പെട്ടുവന്നിട്ടുള്ള പല ഇസ്ലാമിക സിദ്ധാന്തങ്ങളും, നിയമങ്ങളും തങ്ങളുടെ ഹിതത്തിനനുസരിച്ചവണ്ണം ഒരു പൊളിച്ചെഴുത്തുനടത്തി കാലോചിതമാക്കേണ്ടതാണെന്നും ഇന്ന് ചിലർ അഭിപ്രായപ്പെട്ടു കാണാം. ( ) ഇസ്ലാമിലെ ഖിലാഫത്തിനെതിരിൽ പ്രവർത്തിച്ചിരുന്ന ഒരു ഭീകരപ്രസ്ഥാനമായിരുന്ന ഖവാരിജ് ( ) . അലി(റ)ന്റെ കാലത്താണ് ഈ കക്ഷി ഉടലെടുത്തത്. ഇബ്നു അ∫ാസ് (റ) ഖവാരിജുമായി പലപ്പോഴും വാദപ്രതിവാദം നടത്തിയിരുന്നു. വളരെ കാലത്തോളം ഇവർ മൂലം ഇസ്ലാമിക ഭരണത്തിന് ശല്യം ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്പോൾ ആ കക്ഷി നിലവിലില്ല. എങ്കിലും, അവരിൽ നിന്ന് പകർത്തിയെടുത്ത ചില ആശയങ്ങളും വാദങ്ങളും ഇന്നും ചില ആളുകളിൽ പ്രകടമാകാറുണ്ട്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല. ( അല്ലാഹുവിന്റെ വിധി ( )യിൽ വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഈ മറുപടിക്ക് വഴങ്ങിയതെന്ന് വ്യക്തമാണ്. എന്നാൽ നമ്മുടെ വ്യാഖ്യാനക്കാർ വിധിയെയും നിഷേധിക്കുന്നവരാണ്. ( )വിഭാഗക്കാരുടെ യുക്തിവാദങ്ങളും ക്വദ്രിയ്യത്തി ( )ന്റെ ആശയങ്ങളുമാണ് ഇക്കാര്യത്തിൽ ഇവരുടെ മാതൃക. അതുകൊണ്ട് ഈ മറുപടി അവരെ തൃപ്തിപ്പെടു ത്തുകയില്ലെങ്കിലും യഥാർത്ഥ വിശ്വാസികൾക്ക് അതിൽ വളരെ ചിന്തിക്കുവാനുണ്ട്. വ്യാഖ്യാനക്കുറിപ്പ് സുലൈമാൻ നബി(അ)യുടെ കഥയുംസ്ല.