Muhammad Amani Moulavi (d. 1987) · Surah 26 · 227 verses
26:1–6طسٓمٓ
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ
لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ
Passage continues through verse 26:6.
ആമുഖം: വചനങ്ങൾ 227 - വിഭാഗം (അവസാനത്തെ 4 വചനങ്ങൾ മദീനഃയിൽ അവതരിച്ചത്) പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) "ത്വാസീൻമീം' ( ) (2) (താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രമ്ലത്തിലെ സൂക്തങ്ങളാകുന്നു. (3) അവർ വിശ്വാസികളാകാത്ത തിനാൽ നീ നിന്റെ ജീവൻ അപകട പ്പെടുത്തുന്നവനായേക്കാം! (അത് വേണ്ട) (4) നാം ഉദ്ദേശിക്കുന്നപക്ഷം, അവ രുടെ മേൽ ഒരു ദൃഷ്ടാന്തം ആകാശ നിന്നും നാം ഇറക്കുന്നതാണ്; അപ്പോൾ അവരുടെ പിരടികൾ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങനെ ഉദ്ദേശിച്ചിട്ടില്ല). (5) പരമകാരുണികനായുള്ളവന്റെ പക്കൽനിന്നും പുതുതായി നൽകപ്പെ ടുന്ന ഒരു ഉൽബോധനം ) ഇങ്ങനെയുള്ള കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഇതിനുമുമ്പ് പലപ്രാവശ്യം സംസാരിച്ചിട്ടുള്ളതാണ്. വരുന്നില്ല! (ഏത് തന്നെ വന്നാലും അവർ തിരിഞ്ഞുകള യുന്നു.) (6) അങ്ങനെ, അവർ വ്യാജമാക്കി യിരിക്കുകയാണ്; അതിനാൽ, ഏതൊ ന്നിൽ അവർ പരിഹാസം കൊള്ളു ന്നുവോ അതിന്റെ ധ ആ ശിക്ഷയുടെ പ വൃത്താന്തങ്ങൾ അവർക്ക് വന്നുകൊള്ളും. (1) "ത്വാ - സീൻ - മീം' (2) അത്, അവ വേദഗ്രമ്ല ത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ് സുവ്യക്തമായ, സ്പഷ്ടമായ (3) നീ ആയേക്കാം, ആയിരിക്കാം അപകടപ്പെടുത്തുന്നവൻ നിന്റെ ആത്മാവി നെ, ജീവനെ, നിന്നെത്തന്നെ അവർ ആകാത്തതിനാൽ വിശ്വാസികൾ, വിശ്വസിച്ചവർ (4) നാം ഉദ്ദേശിക്കുന്നപക്ഷം നാം ഇറക്കും, അവതരിപ്പിക്കും അവരുടെമേൽ, അവരിൽ ആകാശത്ത് നിന്ന് ഒരു ദൃഷ്ടാന്തം അപ്പോൾ ആയിത്തീരുന്നതാണ് അവരുടെ പിരടികൾ അതിന്, അതിലേക്ക് കീഴൊതുങ്ങുന്നവ (5) അവർക്ക് വരുന്നില്ല, ചെല്ലുന്നില്ല ഒരു ഉൽബോധ നവും തന്നെ, ഒരു സ്മരണയും റഹ്മാനിൽനിന്ന്, പരമകാരുണികനിൽ നിന്ന് പുതുതായി നൽകപ്പെട്ട, പുത്തനായ അവർ ആയിട്ടല്ലാതെ, ആകാതെ അതിനെപ്പറ്റി, അതിൽനിന്ന് തിരിഞ്ഞുകളയുന്നവർ, അശ്രദ്ധർ (6) അങ്ങനെ അവർ വ്യാജമാക്കിക്കളഞ്ഞു അതിനാൽ അവർക്ക് വന്നുകൊള്ളും, വരും യാതൊന്നിന്റെ വൃത്താന്തങ്ങൾ ഏൾീളസ്ലിര അവരാകുന്നു, ആയിരിക്കുന്നു അതുകൊണ്ട്, അതി നെപ്പറ്റി പരിഹാസം കൊള്ളുക, പുച്ഛിക്കുന്ന(വർ) മുശ്രിക്കുകളുടെ ഉപദ്രവം അതിന്റെ പാരമ്യത്തിലെത്തിയിരുന്ന ഘട്ടത്തിൽ അവത രിച്ച സൂറത്തുകളിൽ ഒന്നാണ് ഈ സൂറത്തും. കഴിയുന്നത്ര അപവാദങ്ങളും, ആക്ഷേപ ങ്ങളും അവർ പുറപ്പെടുവിച്ചുകൊണ്ടിരിക്കയാണ്. നബി ˜ ഒന്നിന് മറുപടി കൊടുക്കു മ്പോൾ, അവർ വേറെ ഒന്ന് മുന്നോട്ട് കൊണ്ടുവരും. ചിലപ്പോൾ നബി ˜ യോട് "നീ പ്രവാ ചകനാണെങ്കിൽ ആ മലകൾ ഇങ്ങോട്ട് കൊണ്ടുവരിക, അല്ലെങ്കിൽ ഇവിടെ ഒരു പുഴയു ണ്ടാക്കൂ' എന്നിങ്ങനെ തനി ബാലിശമായ ആവശ്യങ്ങൾ ഉന്നയിക്കും. നബി ˜ ക്കാണെങ്കിൽ, അവർ വിശ്വസിച്ചുകാണുവാനുള്ള അത്യാഗ്രഹത്തിനും, അവരുടെ മർക്കടമുഷ്ടിയിലുള്ള വ്യസ നത്തിനും കണക്കുമില്ല. അവരിലാകട്ടെ, മത്സരവും, വാശിയും കൂടിക്കൊണ്ടുമിരിക്കുന്നു. ഈ അവസരത്തിൽ ഈ സൂറത്ത് മുഖേന അല്ലാഹു തിരുമേനിയെ മന മാധാനപ്പെടുത്തി ആശ്വസിപ്പിക്കുകയാണ്. അത്രയൊന്നും വ്യാകുലപ്പെട്ടു വിഷമിക്കേണ്ടതില്ല, ദൗത്യം നിർവ്വ ചുമതല; അവരെ സംബന്ധിച്ചുള്ള നടപടി ഞാൻ ആയിക്കൊള്ളാം; മുൻകഴിഞ്ഞ പ്രവാചകൻമാർക്കും അവരുടെ ജനങ്ങൾക്കുമിടയിലും ഇപ്രകാരമൊക്കെ ഉണ്ടാ യിട്ടുണ്ട് എന്നിങ്ങനെ - പല നബിമാരുടെയും കഥകൾ തുടർന്നു വിവരിച്ചുകൊണ്ട് - അല്ലാഹു തിരുമേനിയെ ഇത് മുഖേന സാന്ത്വനപ്പെടുത്തുന്നു.
26:7–9أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
(7) ഭൂമിയിലേക്ക് അവർ നോക്കുന്നി ല്ലേ - എല്ലാ(തരം) ഉൽകൃഷ്ടമായ ഇണ വസ്തുക്കളിൽനിന്നുമായി - എത്രയാണ് നാമതിൽ മുളപ്പിച്ചിട്ടുള്ളത് എന്ന്?! (8) നിശ്ചയമായും, അതിൽ ഒരു (വ മ്പിച്ച) ദൃഷ്ടാന്തം ഉണ്ട്. (എങ്കിലും) അവരിൽ അധികമാളും വിശ്വസിക്കുന്നവരല്ല. (9) നിശ്ചയമായും, നിന്റെ രക്ഷിതാ വ് തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും. (7) അവർ കാണുന്നില്ലേ, നോക്കുന്നില്ലേ ഭൂമിയിലേക്ക് എത്ര യാണ് (എത്രയോ) നാം മുളപ്പിച്ചിരിക്കുന്നു, ഉൽപാദിപ്പിച്ചിരിക്കുന്നു അതിൽ എല്ലാ ഇണകളുമായിട്ട്, ഇണകളിൽ നിന്നും മാന്യമായ, ഉൽകൃഷ്ടമായ (8) നിശ്ചയമായും അതിലുണ്ട് ഒരു (വമ്പിച്ച) ദൃഷ്ടാന്തം അല്ല, ആയിട്ടില്ല അവരിൽ അധികവും വിശ്വസിക്കുന്നവർ, വിശ്വാസികൾ (9) വ നിശ്ചയമായും നിന്റെ റ∫് അവൻതന്നെയാണ് പ്രതാപശാലി കരുണാനിധി ചരിത്രപരമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നതിന് മുമ്പായി പ്രകൃതിപരമായ ഒരു ദൃഷ്ടാ സദാ കണ്ടറിയാവുന്ന ഒരു ചൂണ്ടിക്കാട്ടുന്നു; വിവിധ വർഗങ്ങളും, അനേകതരം ജാതികളും ഉൾക്കൊള്ളുന്ന സസ്യലോകം! അവയുടെ ഉൽപാദനം, കൗതുകം, ഉപയോഗം, ഘടനാക്രമം ആദിയായവയിലും, മുളച്ചു തഴച്ചു വളർച്ച യെത്തിയശേഷം നാശോൻമുഖമായിത്തീർന്ന് വീണ്ടും ഉൽപാദിതമായിക്കൊണ്ടിരിക്കുന്ന തിലും ബുദ്ധികൊടുത്ത് ആലോചിക്കുന്നപക്ഷം, ഈ അവിശ്വാസികൾക്ക് വേറെ ദൃഷ്ടാ ന്തങ്ങൾ അന്വേഷിക്കേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുവാൻ ഉപയുക്തമായ ധാരാളം തെളിവുകൾ അതിൽതന്നെയുണ്ട്. പക്ഷേ, അതിൽ ചിന്തിക്കാത്തത് കൊണ്ട് മിക്കവരും സത്യവിശ്വാസം സ്വീകരിക്കുവാൻ തയ്യാറില്ലാതിരിക്കുക യാണ്. വിശ്വസിക്കാത്തതിന്റെ ഫലം അവർ അനുഭവിക്കേണ്ടിവരു ശക്തിപ്രതാപങ്ങൾക്കോ, അവന്റെ മഹത്വത്തിനോ അതു മൂലം യാതൊരു കോട്ടവും ബാധിക്കുന്നതല്ലതന്നെ. അവൻ തികച്ചും പ്രതാപശാലിതന്നെ കരുണാനിധിയുമാകുന്നു എന്നിങ്ങനെ അവിശ്വാസികളെ ഉണർത്തിക്കൊണ്ട് അടുത്ത വചനം മുതൽ പല ചരിത്രസംഭവങ്ങളിലേക്കും അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. വിഭാഗം - 2
26:10–14وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّـٰلِمِينَ
قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ
قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ
Passage continues through verse 26:14.
(10) (നബിയേ) നിന്റെ രക്ഷി താവ് മൂസായോട് (ആ) അക്രമിക ളായ ജനങ്ങളുടെ അടുക്കൽ ചെല്ലുക എന്ന് വിളിച്ചുകൽപിച്ച സന്ദർഭം (ഓർക്കുക); (11) - അതായത്, ജനതയുടെ അടുക്കൽ - അവർ സൂക്ഷി ക്കുകയില്ലേ (എന്ന് നോക്കുക)?! (12) അദ്ദേഹം പറഞ്ഞു: "രക്ഷിതാ വേ, എന്നെ അവർ വ്യാജമാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു; (13) "എന്റെ മന് ഇടുങ്ങിപ്പോയേ ക്കും, എനിക്ക് നാവോട്ടം (സംസാരവൈ ഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാൽ, ഹാറൂന്റെ അടുക്കലേക്ക് നീ (ദൂതനെ) അയച്ചാലും! (14) "(മാത്രമല്ല) എന്റെമേൽ അവർക്ക് ഒരു കുറ്റവും (ആരോപിക്കു വാൻ) ഉണ്ട്. അതിനാൽ, അവർ എന്നെ കൊന്നു കളയുമെന്ന് ഞാൻ ഭയപ്പെ ടുന്നു.' (10) വിളിച്ചു പറഞ്ഞ (കൽപിച്ച) സന്ദർഭം, വിളിച്ചപ്പോൾ നിന്റെ റ∫് മൂസായെ ചെല്ലണമെന്ന് ജനങ്ങളുടെ അടുക്കൽ അക്രമിക ളായ (11) അതായത് ജനത അവർ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ് (12) അദ്ദേഹം പറഞ്ഞു എന്റെ റേ∫ ഞാൻ ഭയ പ്പെടുന്നു അവർ എന്നെ വ്യാജമാക്കുമെന്ന് (13) ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, എന്റെ നെഞ്ഞ് (മന്) ഓടാതിരിക്കയും (വടിവി ല്ലാതിരിക്കയും) ചെയ്യും എന്റെ നാവ് ആകയാൽ നീ അയക്കുക (ദൂതനെ) (14) അവർക്കുണ്ട് എന്റെ മേൽ, എന്റെ പേരിൽ ഒരു കുറ്റം, തെറ്റ് അതിനാൽ ഞാൻ ഭയപ്പെടുന്നു അവരെന്നെ കൊല്ലുമെന്ന്, കൊല്ലുന്നതിനെ മൂസാ നബി (അ)യുടെ കഥ കുറെ വിശദീകരിച്ചു പറഞ്ഞിട്ടുള്ള സൂറത്തുകളിൽ ഒന്നാണ് ഇതും. സൂ: ത്വാഹായിൽ കൂടുതൽ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഓരോ വശത്തിന്റെയും ആവ ശ്യമായ വ്യാഖ്യാനത്തോടുകൂടി നാം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതാവർത്തിച്ചു ദീർഘിപ്പിക്കാതെ അത്യാവശ്യ വിവരണംകൊണ്ട് മതിയാക്കുകയാണ്. "ഹാറൂന്റെ അടുക്കലേക്ക് ദൂതനെ - മലക്കിനെ - അയക്കുക' എന്ന് പറഞ്ഞതിന്റെ താൽപ ര്യം, തനിക്ക് ഒരു സഹായകൻ എന്ന നിലക്ക് അദ്ദേഹത്തെ റസൂലായി നിയോഗിച്ച് തരണ മെന്നായിരുന്നു. "എന്റെ മേൽ അവർക്ക് ഒരു കുറ്റം ആരോപിക്കുവാനുണ്ട്' എന്ന് പറഞ്ഞത്, അദ്ദേഹം മുമ്പ് ഒരു ക്വിബ്തിയെ കൊലപ്പെടുത്തിയ സംഭവത്തെ ഉദ്ദേശിച്ചാണ്. മൂസാ നബി (അ)യുടെ അപേക്ഷ അല്ലാഹു അനുവദിച്ചുകൊടുത്തു.
26:15–17قَالَ كَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ
فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ
أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَـٰٓءِيلَ
(15) അവൻ (അല്ലാഹു) പ റ ഞ്ഞു : "ഒരിക്കലുമില്ല; എന്നാൽ നിങ്ങൾ രണ്ടു പേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടുകൊ ണ്ടിരിക്കുന്നതാണ്. (ഞാൻ നിങ്ങളെ സഹായിക്കും) (16) "എന്നിട്ട് നിങ്ങൾ യടുക്കൽ ചെന്ന് ഞങ്ങൾ രണ്ടുപേരും ലോകരക്ഷിതാവിന്റെ ദൂതൻമാരാണ് എന്ന് പറയുക; (17) " സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചു തരേ ണമെന്ന്. (ഇതാണ് ദൗത്യം)' (15) അവൻ പറഞ്ഞു ഒരിക്കലുമില്ല, അങ്ങനെയല്ല, അത്വേണ്ട എന്നാൽ നിങ്ങൾ രണ്ടാളും പോകുക നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് നിശ്ചയമായും നാം നിങ്ങളുടെ കൂടെ, ഒന്നിച്ച് കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേൾക്കുന്നവരാണ് (16) എന്നിട്ട് നിങ്ങൾ രണ്ടുപേരും ചെല്ലുവിൻ അടുക്കൽ എന്നിട്ട് നിങ്ങൾ പറയുവിൻ നിശ്ചയമായും ഞങ്ങൾ ദൂതൻമാ രാണ് ലോകരക്ഷിതാവിന്റെ, ലോകരുടെ റ∫ിന്റെ (17) നീ വിട്ട യച്ചു തരണമെന്ന് ഞങ്ങളുടെ കൂടെ, ഒപ്പംി സന്തതികളെ (ഗോത്രത്തെ) എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമ പ്രധാനമായ കടമ. ഇതിന് പുറമെ, ധാർമികമായും, സദാചാരപരമായുമുള്ള നിയമനിർദ്ദേ ശങ്ങളും അവർ അറിയിച്ചുകൊടുക്കേണ്ടതുണ്ട്. എന്നാൽ, തത് ജനങ്ങളുടെ പരിതഃസ്ഥി തിയനുസരിച്ച് ചില പ്രവാചകൻമാർക്ക് പ്രത്യേകമായി ചില കടമകളും നിർവ്വഹിക്കേണ്ട തുണ്ടായിരിക്കും. ഈ സൂറത്തിൽ തുടർന്നുവരുന്ന നബിമാരുടെ കഥകളിൽനിന്നും മറ്റും ഇത് മനിലാക്കാം. ഗോത്രക്കാരുടെയും പ്രത്യേക പരിതഃ സ്ഥിതി നിമിത്തം, നിന്ന് മോചിപ്പിക്കുകയെന്നത് മൂസാ നബി (അ)യെ സംബന്ധിച്ചിടത്തോളം, വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേക കർത്തവ്യമായിരു ന്നു. ജനത ഏറെക്കുറെ 400 കൊല്ലത്തോളമായി ക്വിബ്തികളുടെ (ഈജി പ്തുകാരുടെ) അടിമകളും ഭൃത്യൻമാരുമായി കഴിഞ്ഞുകൂടുകയാണ്. അതികഠിനമായ മർദ്ദ നങ്ങൾ സഹിച്ചുകൊണ്ടാണവർ ഈജിപ്തിൽ ജീവിച്ചുവരുന്നത്. അവരിൽ മുൻകഴിഞ്ഞുപോ യിട്ടുള്ള പ്രവാചകൻമാരാൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഫലസ്ത്വീൻ പ്രദേശത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി രക്ഷപ്പെടുത്തുവാൻ അവരെ തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് മൂസാ (അ) അല്ലാഹുവിന്റെ കല്പനപ്രകാരം ആവശ്യപ്പെടുന്നത്. അവനുണ്ടോ അതിന് സമ്മതിക്കുന്നു?!-
26:18–19قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ
وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ
(18) അവൻ പ റ ഞ്ഞു : "കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്നെ ഞങ്ങൾ വളർത്തിവ ന്നില്ലേ?! നിന്റെ ആയുഷ്കാല ത്തിൽനിന്ന് കുറേ കൊല്ലങ്ങൾ ഞങ്ങ ളുടെ ഇടയിൽ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?! (19) "നീ ചെയ്തിട്ടുള്ള (ആ ദുഷ്) പ്രവൃത്തിയും നീ ചെയ്തു. "നീ കൃത ഘ്നൻമാരിൽ പെട്ടവൻതന്നെ!' (18) അവൻ പറഞ്ഞു ഞങ്ങൾ നിന്നെ വളർത്തിവന്നില്ലേ ഞങ്ങളിൽ, ഞങ്ങളുടെ ഇടയിൽ കുട്ടിയായിരിക്കെ, ശിശുവായിരിക്കെ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു ഞങ്ങളിൽ, ഞങ്ങളുടെ ഇടയിൽ നിന്റെ ആയുഷ്കാലത്തിൽ നിന്ന് കുറെ കൊല്ലങ്ങൾ (19) നീ പ്രവർത്തിക്കയും ചെയ്തു നിന്റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ നീ ചെയ്ത, പ്രവർത്തിച്ചി നീ, നീയാകട്ടെ നന്ദികെട്ടവരിൽ പെട്ടവൻതന്നെ, കൃതഘ്നരിൽ പെട്ടവനാണ് മൂസാ നബി (അ)യെ ഒരു കുറ്റവാളിയായും, നന്ദികെട്ടവനും, ധിക്കാരിയുമായി ചിത്രീ കരിക്കുവാനാണ് ഇതൊക്കെപ്പറയുന്നത്. നീ ഒരു ചോരക്കുഞ്ഞായിരുന്ന പ്പോൾ, ഞങ്ങൾ നിന്നെ നദിയിൽനിന്ന് രക്ഷപ്പെടുത്തി ലാളിച്ചുവളർത്തി; വളരെക്കാലം നീ കഴിഞ്ഞുകൂടി. ഇതെല്ലാം ഇരിക്കവെ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ നീ കൊലചെയ്തു നാടുവിടുകയും ചെയ്തു. ഇത്രയും നന്ദികേട് കാട്ടിയ പുതിയ മതവും, വാദവുമായി വന്നിരിക്കുന്നു! എന്നത്രെ ആക്ഷേപം. മൂസാ നബി (അ) അവരുടെ കൂട്ടത്തിൽ 18 കൊല്ലമാണ് കഴിഞ്ഞു കൂടിയതെന്നും അതല്ല 30 കൊല്ലമാണെന്നും പറയപ്പെടുന്നു. ദിവ്യദൗത്യവുമായി ഈജിപ്തിൽ വന്നശേഷം ഒരു കൊല്ലത്തെ പരിശ്രമം കൊണ്ടാണ് സന്നിധിയിൽ അഭിമുഖസംഭാഷണത്തിന് അവസരം ലഭിച്ചതെന്നും ചിലർ പറഞ്ഞുകാണുന്നു.
26:20–22قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ
فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ
وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَـٰٓءِيلَ
(20) അദ്ദേഹം പറഞ്ഞു: "ആ അവ സരത്തിൽ ഞാനത് ചെയ്കയുണ്ടായി; ഞാൻ (സൻമാർഗമറിയാതെ) പിഴവ് ബാധിച്ചവരിൽപെട്ടവനായിരുന്നു. (21) "അങ്ങനെ, നിങ്ങളെ ഭയപ്പെ ട്ടപ്പോൾ നിങ്ങളിൽ നിന്ന് ഞാൻ ഓടി പ്പോയി. അനന്തരം എന്റെ റ∫് എനിക്ക് വിജ്ഞാനം പ്രദാനം ചെയ്തു; എന്നെ അവൻ മുർസലുകളിൽ ഉൾപ്പെടുത്തു കയും ചെയ്തു. (22) "അതാകട്ടെ, സന്തതികളെ കൂടി അടിമകളാക്കിവെ ച്ചതിനാൽ, എന്റെമേൽ നീ എടുത്തുപ റയുന്ന ഒരനുഗ്രഹമത്രെ'. (20) അദ്ദേഹം പറഞ്ഞു അത് ഞാൻ പ്രവർത്തിച്ചു, ചെയ്തു അപ്പോൾ, ആ അവസരത്തിൽ ഞാനാകട്ടെ, ഞാൻ (അറിവില്ലാതെ) പിഴവുപിണഞ്ഞവ രിൽ പെട്ടവനായിരുന്നു (21) അങ്ങനെ (അതിനാൽ) ഞാൻ ഓടിപ്പോയി നിങ്ങളിൽനിന്ന് ഞാൻ നിങ്ങളെ ഭയപ്പെട്ടപ്പോൾ അനന്തരം (എന്നി ട്ട്) പ്രദാനം ചെയ്തു എനിക്ക് എന്റെ റ∫് വിജ്ഞാനം, വിധി, അധികാരം എന്നെ അവൻ ആക്കുക (ഉൾപ്പെടുത്തുക)യും ചെയ്തു മുർസലുകളിൽ (22) അത്, അതാകട്ടെ ഒരു അനുഗ്രഹമാണ് അത് നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു എന്റെമേൽ നീ അടിമകളാക്കിയതിനാൽ സന്തതികളെ മൂസാ (അ) ആദ്യമായി കുറ്റം സമ്മതിക്കുകയും, ആ കൈതെറ്റ് വന്നുപോയ പരിതഃ സ്ഥിതി വിവരിക്കുകയും ചെയ്തു. ഇന്ന് എനിക്ക് ലഭിച്ചിട്ടുള്ള അറിവും, ബോധവും അന്നെനി അബദ്ധത്തിൽ വന്നുപോയ ആ കുറ്റത്തിന് നിങ്ങളെന്നെ കൊന്നുകളയുമെന്ന് പേടിച്ചുഞാൻ നാടുവിടുകയാണുണ്ടായത്. ഇപ്പോൾ, അല്ലാഹു എനിക്ക് വിജ്ഞാനവും പ്രവാചകത്വവും നൽകിയിരി ക്കുന്നു. ആ നിലക്കാണ് ഞാൻ നിങ്ങളുടെ അടു ക്കൽ അവന്റെ ദൗത്യവും കൊണ്ട് വന്നിരിക്കുന്നത്. പിന്നെ, നിങ്ങൾ എനിക്ക് ചെയ്ത ചില അനുഗ്രഹങ്ങൾ എടുത്തുപറയുകയുണ്ടായി. വാസ്തവത്തിൽ അത് നിങ്ങളുടെ ഒരു അനു ഗ്രഹമായി എടുത്തുദ്ധരിക്കുവാൻ സംഗതിയായത് ആകമാനം നീ അടി മകളാക്കി നിർദ്ദാക്ഷിണ്യം മർദ്ദിച്ചുവന്നതുകൊണ്ടാണല്ലോ. അതില്ലായിരുന്നുവെങ്കിൽ, മറ്റ് കുട്ടികളെപ്പോലെ ഞാനും എന്റെ വീട്ടിൽ എന്റെ കുടുംബത്തിന്റെ കീഴിൽ തന്നെ വളർന്നു വരുമായിരുന്നു. ആ സ്ഥിതിക്ക് അതൊരു ദയാദാക്ഷിണ്യമായി എടുത്തു പറയാനില്ല. എന്നൊ ക്കെയാണ് മൂസാ നബി (അ) മറുപടി പറയുന്നത്. "ഞങ്ങൾ ലോകരക്ഷിതാവിന്റെ ദൂതൻമാരാണെന്ന്' മൂസാ (അ) പറഞ്ഞുവല്ലോ. ഫിർ ഔന് അത് സഹിക്കാൻ കഴിഞ്ഞില്ല.
26:23–24قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ
قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ
(23) പറഞ്ഞു: "എന്താണ് ലോകരക്ഷിതാവ് (എന്ന് പറയുന്ന ത്)?!' (24) അദ്ദേഹം പറഞ്ഞു: "ആകാശ ങ്ങളുടെയും ഭൂമിയുടെയും അവയ്ക്കി ടയിലുള്ളതിന്റെയും രക്ഷിതാവാണ് ; നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെ ങ്കിൽ!' (23) പറഞ്ഞു എന്താണ്, ഏതാണ് ലേകരക്ഷി താവ്, ലോകരുടെ റ∫് (24) അദ്ദേഹം പറഞ്ഞു ആകാശങ്ങളുടെ റ∫് ഭൂമിയുടെയും രണ്ടിനുമിടയിലുള്ളതിന്റെയും നിങ്ങളാണെങ്കിൽ ഉറപ്പിക്കുന്നവർ, ദൃഢമായി വിശ്വസിക്കുന്നവർ ഇത് കേട്ടപ്പോൾ അവൻ ആശ്ചര്യം പ്രകടിപ്പിച്ചു. താനല്ലാതെ മറ്റൊരു റ∫ും, ഇലാഹും ഇല്ലെന്ന് വാദം മുഴക്കിയിരുന്ന അവൻ അത് പരിഹാസ്യമാക്കുവാൻ ശ്രമം നടത്തി.
26:25–26قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ
قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ
(25) അവൻ തന്റെ ചുറ്റുമുള്ളവ രോട് പറഞ്ഞു: "നിങ്ങൾ ശ്രദ്ധിച്ചു കേൾക്കു ന്നില്ലേ (-ഇവൻ പറയുന്നത്)?! (26) അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവ്വികൻമാ രായ പിതാക്കളുടെ രക്ഷിതാവും. (25) അവൻ പറഞ്ഞു യാതൊരുവരോട് അവന്റെ ചുറ്റുമുള്ള നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ (26) അദ്ദേഹം പറഞ്ഞു നിങ്ങളുടെ റ∫ാണ് നിങ്ങളുടെ പിതാക്കളുടെ റ∫ാണ് പൂർവ്വികൻമാരായ, ആദ്യത്തേവ രായ ഇങ്ങനെ, മൂസാ നബി (അ) കാര്യം ഒന്നുകൂടി വ്യക്തമാക്കി. പക്ഷേ, പരി ഹാസം വിട്ടു ശുണ്ഠിയിലേക്ക് നീങ്ങി.
26:27–28قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ
قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ
(27) അവൻ (സദസ്യരോട്) പറഞ്ഞു: "നിങ്ങളുടെ അടുക്കലേക്ക് അയക്കപ്പെട്ടി ട്ടുള്ള നിങ്ങളുടെ (ഈ) റസൂൽ നിശ്ചയ മായും ഭ്രാന്തൻ തന്നെയാണ്!' (28) അദ്ദേഹം പറഞ്ഞു: "ഉദയസ്ഥാന ത്തിന്റെയും, അസ്തമയ സ്ഥാനത്തിന്റെ യും, അവ രണ്ടിനുമിടയിലുള്ളതി ന്റെയും റ∫ാകുന്നു (അവൻ)- നിങ്ങൾ മനിരുത്തുന്നുണ്ടെങ്കിൽ!' (27) അവൻ പറഞ്ഞു നിശ്ചയമായും നിങ്ങളുടെ റസൂൽ അയക്കപ്പെട്ടവനായ നിങ്ങളിലേക്ക് ഭ്രാന്തൻതന്നെ (28) അദ്ദേഹം പ റ ഞ്ഞു ഉദയസ്ഥാനത്തിന്റെ റ∫ാണ് അസ്തമയസ്ഥാനത്തിന്റെയും രണ്ടിനുമിടയ്ക്കുള്ളതിന്റെയും നിങ്ങളാണെങ്കിൽ മനിരുത്തുന്ന, ബുദ്ധികൊടുക്കുന്നവർ ഔദ്ധത്യം വർദ്ധിച്ചു. ന്യായത്തിൽകൂടി സംസാരിക്കുവാൻ അവൻ വഴി കാണുന്നില്ല. അങ്ങനെ ശക്തി ഉപയോഗിക്കുവാൻ മുതിർന്നു ഗർജ്ജിക്കുകയായി.
26:29–33قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ
قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ
قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Passage continues through verse 26:33.
(29) അവൻ പറഞ്ഞു: "ഞാനല്ലാത്ത വല്ല ഇലാഹിനെയും നീ സ്വീകരിക്കു കയാണെങ്കിൽ, നിശ്ചയമായും ഞാൻ നിന്നെ തടവുകാരുടെ കൂട്ടത്തിലാ ക്കുക തന്നെ ചെയ്യും.' (30) അദ്ദേഹം പറഞ്ഞു: "ഞാൻ സുപ്രത്യക്ഷമായ ഒരുകാര്യം (ദൃഷ്ടാന്തം) നിനക്ക് കൊണ്ടുവ ന്നാലോ?! (നീ സമ്മതിക്കുകയില്ലേ?)' (31) അവൻ പറഞ്ഞു: "എന്നാൽ, നീ അത് കൊണ്ട് വരുകനീ സത്യ വാൻമാരിൽപെട്ടവനാണെങ്കിൽ!' (32) അങ്ങനെ, അദ്ദേഹം തന്റെവടി (താഴെ) ഇട്ടു; അപ്പോഴതാ, അതൊരു പ്രത്യക്ഷമായ പാമ്പ്! (33) അദ്ദേഹം തന്റെ കൈ (കക്ഷ ത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോ ഴതാനോക്കുന്നവർക്ക് -അതൊരു വെളുത്ത വസ്തു! (29) അവൻ പറഞ്ഞു നീ സ്വീകരിക്കുന്നപക്ഷം, ഏർപ്പെടുത്തിയാൽ ഞാനല്ലാത്ത ഒരു ഇലാഹിനെ നിശ്ചയമായും ഞാൻ നിന്നെ ആക്കുക തന്നെ ചെയ്യും തടവുകാരിൽ, ബന്ധനത്തിലാക്കപ്പെട്ടവരിൽ (30) അദ്ദേഹം പ റ ഞ്ഞു ഞാൻ നിനക്ക് വന്നുവെങ്കിലോ ഒരു വസ്തുവുംകൊണ്ട് സ്പഷ്ടമായ, വ്യക്തമായ (31) അവൻ പറഞ്ഞു എന്നാൽ നീ വാ അതും കൊണ്ട് നീ ആകുന്നുവെങ്കിൽ സത്യവാൻമാരിൽ (32) അങ്ങനെ അദ്ദേഹം ഇട്ടു തന്റെ വടി അപ്പോഴതാ അത് ഒരു പാമ്പ്, സർപ്പം പ്രത്യക്ഷമായ (33) അദ്ദേഹം പുറത്തെടുത്തു, ഊരി എടുത്തു തന്റെ കൈ അപ്പോഴതാ അത് ഒരു വെളുത്ത വസ്തു, വെളുത്തതാ കുന്നു നോക്കുന്നവർക്ക് ശക്തി ഉപയോഗിക്കുവാനുള്ള ഭാവമാണെന്ന് കണ്ടപ്പോൾ, മൂസാ (അ) ന്യായ വാദത്തിൽനിന്നും ദൃഷ്ടാന്തത്തിലേക്ക് തിരിഞ്ഞു. കണ്ടാൽ ആരും സമ്മതിക്കത്തക്ക ദൃഷ്ടാന്തം കാട്ടിത്തന്നാൽ സമ്മതിക്കാമോ, എന്നായി. എന്നാലതൊന്ന് കാണട്ടെ, എന്ന് പക്ഷേ, മൂസാ (അ) വടിയുടെയും, കയ്യിന്റെയും ദൃഷ്ടാന്തങ്ങൾ കാണിച്ചപ്പോൾ ജാലവി ദ്യയെന്ന് പറഞ്ഞു തള്ളുവാനും, ദുർവ്യാഖ്യാനം ചെയ്യാനും മുതിരുകയായി:- വിഭാഗം - 3
26:34–37قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ
قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ
Passage continues through verse 26:37.
(34) തന്റെ ചുറ്റുമുള്ള പ്രമുഖൻമാ രോട് അവൻ പറഞ്ഞു: "നിശ്ച യമായും, ഇവൻ അറിവുള്ള (നിപുണ നായ) ഒരു ജാലവിദ്യക്കാരൻതന്നെ! (35) "അവൻ തന്റെ ജാലവിദ്യ നിങ്ങളെ പുറത്താക്കുവാൻ ഉദ്ദേശിക്കുക യാണ്. അതിനാൽ, (അവനെപ്പറ്റി) നിങ്ങൾ എന്ത് നിർദ്ദേശിക്കുന്നു!' (36) അവർ പറഞ്ഞു: "അവന്നും, അവന്റെ സഹോദരന്നും ഇടകൊടു ക്കുക; നഗരങ്ങളിൽ, ശേഖരിക്കുന്ന ആളു കളെ നിയോഗിക്കുകയും ചെയ്യുക;- (37) അവർ, എല്ലാ അറിവുള്ള ധ നിപു ണൻമാരായ പ ജാലവിദ്യക്കാരെയും അങ്ങയുടെ അടുക്കൽ കൊണ്ടുവരട്ടെ.' (34) അവൻ പറഞ്ഞു പ്രമുഖരോട്, പ്രധാനികളോട് തന്റെ ചുറ്റുമുള്ള നിശ്ചയമായും ഇവൻ ഒരു ജാലവിദ്യക്കാരൻ തന്നെ അറിവുള്ളവനായ (35) അവൻ ഉദ്ദേശിക്കുന്നു നിങ്ങളെ പുറത്താക്കുവാൻ നിങ്ങളുടെ ഭൂമിയിൽനിന്ന്, നാട്ടിൽനിന്ന് അവന്റെ ജാലവിദ്യകൊണ്ട്, അതി നാൽ എന്താണ് നിങ്ങൾ നിർദ്ദേശിക്കുന്നു, കൽപിക്കുന്നു (36) അവൻ പറഞ്ഞു അവന്ന് ഒഴിവുകൊടുക്കുക, സാവകാശം കൊടുക്കുക അവന്റെ സഹോദ രന്നും നിയോഗിക്കുകയും ചെയ്യുക നഗരങ്ങളിൽ, പട്ടണങ്ങളിൽ, രാജ്യ ങ്ങളിൽ ശേഖിക്കുന്നവരെ (37) അവൻ തനിക്ക് (അങ്ങേക്ക്) കൊണ്ടുവര ട്ടെ, വരട്ടെ എല്ലാ സിഹ്റൻമാരെയും കൊണ്ട്, എല്ലാ ജാലവിദ്യക്കാരെയും അറിവുള്ള (നിപുണരായ) മൂസാ കാണിച്ചത് ഒരു ദിവ്യദൃഷ്ടാന്തമൊന്നുമല്ലജാലവിദ്യ മാത്രമാണ്പക്ഷേ, അവനതിൽ നിപുണനാണ്; അതുവഴി അവൻ ജനങ്ങളെ വശീകരിച്ചു നാട്ടിൽനിന്ന് പുറത്ത് കൊണ്ടുപോകുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് സമർത്ഥിച്ചു. എങ്കിലും, എനി എന്ത് വേണമെന്നറിയാതെ കുഴങ്ങി. ദർബാറിലുള്ളവരോട് നിർദ്ദേശം തേടി. തൽക്കാലം മൂസാ നബി (അ)യെയും, സഹോദരൻ ഹാറൂൻ നബി (അ)യെയും ഒഴിവാക്കിവിടുവാനും നാട്ടിലെല്ലാമുള്ള സമർത്ഥരായ ജാലവിദ്യക്കാരെ ശേഖരിച്ചുകൊണ്ടുവന്നു ഒരു മത്സരം നട ത്തുവാനും അവർ അഭിപ്രായപ്പെട്ടു. പെട്ടെന്ന് മൂസാ നബി (അ)യെ കൊലചെയ്യുകയോ "ജാലവിദ്യ' എന്നർത്ഥം കൽപിച്ച "സിഹ്ർ' ( ) എന്ന വാക്കിൽ പല ഇന ങ്ങളും ഉൾപ്പെടുമെന്ന് സൂറഃ അൽബക്വറഃ 102 ന്റെയും ത്വാഹാ 66- ന്റെയും വിവരണ ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങളിൽ ആശയക്കുഴപ്പവും, ആശങ്കയും ഉളവാക്കിയേക്കുമെന്ന് അവർ കരുതിയിരിക്കാം. ഏതായാലും വമ്പിച്ച ഒരു ജനാവലിയുടെ മുമ്പിൽവെച്ച് പരസ്യ മായിത്തന്നെ അത് നടക്കണമെന്ന് അല്ലാഹുവും ഉദ്ദേശിച്ചു.
26:38–40فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ
وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ
(38) അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു. (39) ജനങ്ങളോട് ചോദിക്കപ്പെട്ടു: "നിങ്ങൾ സമ്മേളിക്കുന്നുണ്ടോ?- (40) "ജാലവിദ്യക്കാരാണ് വിജയി കളാകുന്നതെങ്കിൽ, നമുക്ക് അവരെ പിൻതുടർന്നേക്കാമല്ലോ!' (38) അങ്ങനെ ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു ഒരു ദിവ സത്തിലെ നിശ്ചിത സമയത്തേക്ക് അറിയപ്പെട്ട (നിർണയിക്കപ്പെട്ട) (39) പറയ പ്പെട്ടു മനുഷ്യരോട് നിങ്ങളാണോ സമ്മേളിക്കുന്നവർ (ഒരുമിച്ചു കൂടുന്നുവോ) (40) നമുക്ക് പിൻപറ്റാം, തുടർന്നേക്കാം ജാലവിദ്യക്കാരെ അവർ ആയിരുന്നാൽ അവർ തന്നെ ജയിച്ചവർ, വിജയികൾ അങ്ങനെ, ഉത്സവദിവസം പൂർവ്വാ”സമയത്തേക്ക് എല്ലാവരും സമ്മേളിച്ചു. അനേകം ജാ പറയപ്പെടുന്നുധാരാളം പ്രേക്ഷ കരും! രാജകീയമായ പ്രചാരണം മുറക്ക് നടന്നിരിക്കുമല്ലോ. മിക്കവാറും ജാലവിദ്യക്കാർക്കുത ന്നെയാണ് വിജയമുണ്ടാകുകയെന്നാണവരുടെ പ്രതീക്ഷ.
26:41–48فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ
قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ
قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ
Passage continues through verse 26:48.
(41) അങ്ങനെ, ജാലവിദ്യക്കാർ വന്നപ്പോൾ അവർ പറഞ്ഞു: "ഞങ്ങളാണ് വിജയികളാകുന്ന തെങ്കിൽ, ഞങ്ങൾക്ക് തീർച്ചയായും വല്ല പ്രതിഫലവും ഉണ്ടായിരിക്കുമോ?' (42) അവൻ പറഞ്ഞു: "അതെ, അപ്പോൾ, നിശ്ചയമായും നിങ്ങൾ (ന മ്മുടെ സന്നിധിയിൽ) സാമീപ്യം നൽക പ്പെടുന്നവരിൽ പെട്ടവരുമായിരിക്കും.' (43) മൂസാ അവരോട് ധ ജാലവി ദ്യക്കാരോട് പ പറഞ്ഞു: "നിങ്ങൾക്ക് ഇടുവാ നുള്ളത് ഇട്ടേക്കൂ.' (44) അപ്പോൾ, അവർ തങ്ങളുടെ കയറുകളും, വടികളും (നിലത്ത്) ഇട്ടു. അവർ (ഇപ്രകാരം) പറയുകയും ചെയ്തു; വീര്യംകൊണ്ട് നിശ്ചയമായും ഞങ്ങൾ തന്നെയായി രിക്കും വിജയികൾ!' (45) അനന്തരം മൂസാ തന്റെ വടി ഇട്ടു. അപ്പോഴതാ, അവർ പകിട്ടാക്കിക്കാ ണിച്ചിരുന്നതിനെ (മുഴുവനും) അത് വിഴുങ്ങിക്കളയുന്നു! (46) അപ്പോൾ, ജാലവിദ്യക്കാർ "സുജൂദാ'യി വീഴ്ത്തപ്പെട്ടു ധ സാഷ്ടാംഗം നിലംപതിച്ചു പ . (47) അവർ പറഞ്ഞു: "ഞങ്ങൾ ലോക രക്ഷിതാവിൽ വിശ്വസിച്ചു,- (48) "അതായത്, മൂസായുടെയും, ഹാറൂന്റെയും രക്ഷിതാവിൽ!'. (41) അങ്ങനെ വന്നപ്പോൾ ജാലവിദ്യക്കാർ അവർപറഞ്ഞു തീർച്ചയായും ഉണ്ടോ ഞങ്ങൾക്ക് പ്രതിഫലം, കൂലി ഞങ്ങളായിരുന്നാൽ, ആണെങ്കിൽ ഞങ്ങൾ തന്നെ വിജയികൾ (42) അവൻ പറഞ്ഞു അതെ, ഉവ്വ് നിശ്ചയമായും നിങ്ങൾ അപ്പോൾ, എന്നാൽ സാമീപ്യം നൽകപ്പെടുന്നവരിൽപെട്ടവരുമാണ് (അടുത്ത ആളുകളായിരിക്കും) (43) അവരോട് മൂസാ പറഞ്ഞു നിങ്ങൾ ഇടുക, പ്രയോഗിക്കുക യാതൊന്ന് നിങ്ങൾ (അത്) ഇടുന്നവരാകുന്നു (44) അങ്ങനെ അവർ ഇട്ടു വടികളും അവർ പറയുകയും ചെയ്തു വീര്യംകൊണ്ട്, പ്രതാപം കൊണ്ട്, മഹത്വത്താൽ നിശ്ചയ മായും ഞങ്ങൾ ഞങ്ങൾതന്നെയാണ് വിജയികൾ, ജയിക്കുന്നവർ (45) അനന്തരം മൂസാ ഇട്ടു തന്റെ വടി അപ്പോഴതാ അത് വിഴുങ്ങുന്നു അവർ പകിട്ടാക്കിക്കാണിച്ചിരുന്നത്, കൃത്രിമം ചെയ്തിരുന്നത് (46) അപ്പോൾ ഇടപ്പെട്ടു (നിലംപതിച്ചു) ജാലവിദ്യക്കാർ സുജൂദ് ചെയ്യു ന്നവരായനിലയിൽ, സുജൂദ് ചെയ്തുകൊണ്ട് (47) അവർ പറഞ്ഞു ഞങ്ങൾ വിശ്വസിച്ചു ലോകരക്ഷിതാവിൽ (48) മൂസായുടെ റ∫് ഹാറൂന്റെയും എന്തോ ചില രാസപ്രയോഗങ്ങളുടെയോ മറ്റോ സഹായത്താൽ പൊതുജനദൃഷ്ടി യിൽ പാമ്പുകളാണെന്ന് തോന്നിക്കുന്നവിധം ജാലവിദ്യക്കാർ നടത്തിയ പ്രദർശനം പാടെ പരാജയപ്പെട്ടു. അവർ നിലത്തിട്ടിരുന്ന കയറുകളും വടികളുമാകുന്ന കൃത്രിമപ്പാമ്പുക ളെയെല്ലാം മൂസാ നബി (അ)യുടെ വടിയായിരുന്ന ഭയങ്കരനായ ആ പെരുമ്പാമ്പ് വിഴു ങ്ങിക്കളഞ്ഞു. അവർ പരാജയം സമ്മതിച്ചു. അത് ദൈവിക ദൃഷ്ടാന്തം തന്നെയാണെന്ന് അവർക്ക് ശരിക്കും ബോധ്യപ്പെട്ടു. അവർ ലോകരക്ഷിതാവിൽ വിശ്വസിക്കയും അവന് സുജൂ ദായി നിലംപതിക്കയും ചെയ്തു. തങ്ങളുടെ വിശ്വാസം ഒട്ടും ധൈര്യക്ഷയം കൂടാതെ അവർ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വമ്പിച്ച അടിയാണെന്ന് പറയേണ്ട തില്ലല്ലോ.
26:49–52قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ
قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ
Passage continues through verse 26:52.
(49) അവൻ പ റ ഞ്ഞു : "നിങ്ങൾക്ക് ഞാൻ സമ്മതം നൽകും മുമ്പായി അവനെ നിങ്ങൾ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണ്. അത് കൊണ്ട് അടുത്ത് തന്നെ നിങ്ങൾക്കറിയാറാകും;- (50) നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്ത മായ നിലയിൽ ഞാൻ മുറിപ്പിച്ചുക ളയും; നിങ്ങളെ മുഴുവനും ഞാൻ ക്രൂശിപ്പിക്കുകയും ചെയ്യും'. (51) അവർ പറഞ്ഞു: "ഒരു ദോഷവു മില്ല (വിരോധവുമില്ല) ; നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്ക (52) "ഞങ്ങൾ സത്യവിശ്വാസിക ളിൽ ആദ്യത്തെവരായതിനാൽ, ഞങ്ങ ളുടെ തെറ്റുകൾ ഞങ്ങളുടെ റ∫് ഞങ്ങൾക്ക് പൊറുത്തുതരുമെന്ന് ഞങ്ങ ളാശിക്കുന്നു'. (49) അവൻ പറഞ്ഞു നിങ്ങൾ അവനെ വിശ്വസിച്ചു (അല്ലേ) ഞാൻ സമ്മതം നൽകുന്നതിനുമുമ്പ് നിങ്ങൾക്ക് നിശ്ചയമായും അവൻ നിങ്ങളുടെ വലിയവൻ (നേതാവ്) തന്നെ നിങ്ങൾക്ക് പഠിപ്പിച്ചുതന്നവനായ ജാലവിദ്യ ആകയാൽ വഴിയെ (അടുത്ത് തന്നെ) നിങ്ങൾ അറി യും, നിങ്ങൾക്കറിയാം (50) നിശ്ചയമായും ഞാൻ മുറിപ്പിക്കും, ധാരാളം മുറിച്ചുക ളയും നിങ്ങളുടെ കൈകൾ നിങ്ങളുടെ കാലുകളും വ്യത്യസ്തമായ നിലയിൽ നിശ്ചയമായും ഞാൻ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും മുഴുവനും (51) അവർ പറഞ്ഞു ദോഷമില്ല, വിരോധമില്ല നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ റ∫ിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവർതന്നെ, തിരിച്ചെത്തുന്നവരാണ് (52) നിശ്ചയമായും ഞങ്ങൾ ആഗ്രഹിക്കുന്നു, മോഹി ക്കുന്നു പൊറുത്തുതരുമെന്ന് ഞങ്ങൾക്ക് ഞങ്ങളുടെ റ∫് ഞങ്ങ ളുടെ തെറ്റുകൾ, പിഴവുകൾ ഞങ്ങൾ ആയതിനാൽ സത്യവിശ്വാസിക ളിൽ ആദ്യത്തെവർ, പ്രഥമവിശ്വാസികൾ ക്രോധിച്ചു. തന്റെ അനുമതികൂടാതെ ജാലവിദ്യക്കാർ അല്ലാഹുവിൽ വിശ്വ സിച്ചത് വമ്പിച്ച തെറ്റായി അവൻ ചിത്രീകരിച്ചു. അവരങ്ങിനെ ചെയ്യാൻ കാരണം, മൂസാ നബി (അ) അവരുടെ നേതാവും, ഗുരുവും ആയതാണെന്ന് പറഞ്ഞു തന്റെ പരാജയം മറ ച്ചുവെക്കുവാൻ ശ്രമിച്ചു. ആ ശുദ്ധാത്മാക്കളായ സത്യവിശ്വാസികളുടെ പുറത്തെ കാലും മറുപുറത്തെ കയ്യുമായിമുറിച്ചും, അവരെ കുരിശിൽ തറച്ചും മൃഗീയ മായി ശിക്ഷിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തു. എന്നാൽ, സത്യവിശ്വാസത്തിൽ ഉറ ച്ചുകഴിഞ്ഞ അവർ അതൊന്നും വിലവെച്ചില്ല. യാതൊരു വിരോധവുമില്ല; ഞങ്ങൾ ഏതാ യാലും അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവർ തന്നെയാണ്; മരണം ഒരിക്കൽ അനിവാര്യ മാണ്; അതുകൊണ്ട് തന്റെ ശിക്ഷയൊന്നും ഞങ്ങൾ ഭയപ്പെടുന്നില്ല. മാത്രമല്ല, ഞങ്ങൾ ദൃഷ്ടാന്തം കണ്ട ഉടനെത്തന്നെ ആദ്യമായി വിശ്വസിച്ചവരായതുകൊണ്ട് അല്ലാഹു ഞങ്ങ ളുടെ പാപങ്ങൾ പൊറുത്തു തരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുമുണ്ട്.' എന്നിങ്ങനെയാണ വർ സധീരം മറുപടി കൊടുത്തത്. വിധിക്ക് ഈജിപ്തിൽ മറുകൈ ഇല്ലല്ലോ. അങ്ങനെ അവരെല്ലാം തൗഹീദിന്റെ രക്തസാക്ഷികളായിത്തീർന്നു. പിന്നീട് കുറേകാലം മൂസാ (അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല അമാനുഷിക ദൃഷ്ടാന്തങ്ങളും അല്ലാഹു അദ്ദേഹത്തിന്റെ കൈക്ക് കാണിച്ചുകൊടു അവരുടെ പഴയ നിലപാടിൽതന്നെ ഉറച്ചുനിന്നു. കുറെ ആളുകൾ മാത്രം തൗഹീദിൽ വിശ്വസിച്ചു. മൂസാ നബി (അ) പ്രബോധനം ചെയ്തു തുടങ്ങിയത് മുതൽ ഗോത്രക്കാർ കൂടുതൽ മർദ്ദ നത്തിന്നിരയായിരുന്നു. അവർ മൂസാ നബി (അ)യെ പൊറുതിമുട്ടിക്കുകയായി. അവരെ രക്ഷിക്കുവാനായി അദ്ദേഹം പ്രാർത്ഥിക്കുകയായി. അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു. വിഭാഗം - 4
26:53–57فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ
إِنَّ هَـٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ
وَإِنَّهُمۡ لَنَا لَغَآئِظُونَ
Passage continues through verse 26:57.
(53) നാം മൂസാക്ക് "വഹ്യ്' (ബോ ധനം) നൽകി: "എന്റെ അടിയാൻമാരെ യുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങൾ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫിർ ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും).' (54) അപ്പോൾ, (വിവരമറിഞ്ഞു) ഫിർ ഔൻ നഗരങ്ങളിൽ (ജനങ്ങളെ) ശേഖ രിക്കുന്ന ആളുകളെ അയച്ചു (അവർ ഇങ്ങനെ പ്രചാരം ചെയ്തു):- (55) "നിശ്ചയമായും, ഇക്കൂട്ടർ കുറഞ്ഞ ആളുകളുള്ള ഒരു സംഘമത്രെ. (56) അവർ നിശ്ചയമായും നമ്മെ അരിശം കൊള്ളിച്ചവരുമാണ്. (57) "നാമാകട്ടെ, ജാഗരൂകരായ ഒരു സംഘക്കാരുമാകുന്നു'. (53) നാം ബോധനം നൽകി, വഹ്യ് കൊടുത്തു മൂസാക്ക് നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് എന്റെ അടിയാൻമാരുമായി നിശ്ചയമായും നിങ്ങൾ പിൻതുടരപ്പെടുന്നവരായിരിക്കും (54) അപ്പോൾ അയച്ചു നഗരങ്ങളിൽ, രാജ്യങ്ങളിൽ ശേഖരിക്കുന്നവരെ, ഒരു മിച്ചുകൂട്ടുന്നവരെ (55) നിശ്ചയമായും ഇക്കൂട്ടർ ഒരു സംഘംതന്നെയാ ണ്, കൂട്ടംതന്നെ കുറഞ്ഞവരായ (56) നിശ്ചയമായും അവർ നമ്മെ അരിശം കൊള്ളിക്കുന്നവരുമാണ് (57) നിശ്ചയമായും നാം ഒരു സംഘക്കാരാണ്, കൂട്ടക്കാർതന്നെ ജാഗരൂകരായ, ഉണർവ്വുള്ള നബി (അ)യും രാത്രി പുറപ്പെട്ടു. ഫിർ ഔൻ എങ്ങനെയോ വിവരമറിഞ്ഞു. ഉടനടി പല ഭാഗത്തേക്കും ആളയച്ചു സൈന്യസജ്ജീക രണം ചെയ്തു. ജനത നന്നെക്കുറച്ചേയുള്ളൂ. അവരെ പിടിക്കുവാൻ നമുക്ക് പ്രയാ സമില്ല. അവർ മുമ്പേതന്നെ നമ്മെ അരിശം കൊള്ളിച്ചുവന്ന ജനതയാണ്. അവരെ നാമെ പ്പോഴും ജാഗരൂകരായും ഗൗനിച്ചും തന്നെയാണ് കഴിഞ്ഞുകൂടുന്നതും. എന്നിങ്ങനെ പ്രഖ്യാ പനം നടത്തി. ഒരു വമ്പിച്ച സേന തയ്യാറായി. എന്ന വാക്കിന് പകരം എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ നാം ജാഗ്രതയെടുത്തവരാണ് - ആയുധസാമഗ്രികൾ മുതലായ മുൻകരുതൽ ചെയ്തിട്ടു ള്ളവരാണ് - എന്ന് സാരമാകുന്നു.
26:58–60وَكُنُوزٖ وَمَقَامٖ كَرِيمٖ
كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَـٰٓءِيلَ
فَأَتۡبَعُوهُم مُّشۡرِقِينَ
(58) അങ്ങനെ, നാം അവരെ തോപ്പുകളിൽ നിന്നും, (നദി മുതലാ യ) നീരുറവകളിൽനിന്നും പുറത്തി റ ക്കി ; (59) ഭണ്ഡാരങ്ങളിൽ നിന്നും, മാന്യമായ സ്ഥാനത്ത് നിന്നും (പുറത്തി പിൻതു ടർന്നു). (60) അപ്രകാരമാണ് (സംഭവിച്ച ത്). അവയ്ക്ക് സന്തതി കളെ നാം അവകാശപ്പെടുത്തുകയും ചെയ്തു. (58) അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി തോപ്പുക ളിൽനിന്ന് നീരുറവകളിൽനിന്നും, അരുവികളിൽനിന്നും (59) ഭണ്ഡാര ങ്ങളിൽനിന്നും സ്ഥാനത്തുനിന്നും മാന്യമായ (60) അപ്രകാരമാണ് അവയ്ക്ക് നാം അവകാശപ്പെടുത്തി, അതിന് അവകാശികളാക്കി സന്തതികളെ ഉൽപന്നസമൃദ്ധങ്ങളായ തോട്ടങ്ങൾ, ജലാശയങ്ങൾക്കരികെ പരന്നുകിടക്കുന്ന വിശാല മായ വയൽപാടങ്ങൾ, നീലനദിയും ഉപനദികളും തുടങ്ങിയ ജലാശയങ്ങൾ, കണക്കില്ലാത്ത സ്വർണനിക്ഷേപങ്ങൾ, അന്തരീക്ഷത്തിൽ തലപൊക്കിനിൽക്കുന്ന കൊട്ടാരങ്ങൾ, അതിവിസ്തൃ തമായ രമ്യഹർമ്യങ്ങൾ എന്നിങ്ങനെ ഈജിപ്തിൽ തങ്ങൾക്കുള്ള സർവ്വസ്വവും പിന്നിൽ വിട്ടേ ച്ചുകൊണ്ട് സൈന്യവും അവരെ പുറത്തിറക്കി. അങ്ങനെയാണ് അക്കഥ സംഭവിച്ചത്. അതേ പ്രകാരത്തിലുള്ള സുഖസൗകര്യങ്ങൾ പിന്നീട് അല്ലാഹു ഫലസ്തീനിൽ വെച്ച് നൽകുകയുണ്ടായി. ഇതിനെ സൂചിപ്പി നാം അവകാശപ്പെടുത്തി' എന്ന് പറഞ്ഞത്. കൂട്ടരും നശിപ്പിക്കപ്പെട്ടശേഷം ഈജിപ്തിലേക്ക് മട ങ്ങിയതായി ചരിത്രം കാണുന്നില്ല.
26:61–63فَلَمَّا تَرَـٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ
قَالَ كَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ
فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ
(61) എന്നിട്ട് അവർ സൈന്യവും) ഉദയവേളയിലായി ക്കൊണ്ട് അവരുടെ പിന്നാലെ വന്നു. (62) അങ്ങനെ, രണ്ട് സംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ ആൾക്കാർ പറഞ്ഞു: "നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!' (63) അദ്ദേഹം (മൂസാ) പറഞ്ഞു: "ഒരി ക്കലുമില്ല, "എന്റെ കൂടെ എന്റെ റ∫ുണ്ട്; അവൻ എനിക്ക് (വേണ്ടുന്ന) മാർഗ ദർശനം നൽകിക്കൊള്ളും.' (61) എന്നിട്ട് അവർ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു അവർ ഉദയവേളയിലായിക്കൊണ്ട് (ഉദയസമയത്ത്) (62) അങ്ങനെ അന്യോന്യം കണ്ടപ്പോൾ, കാണാറായപ്പോൾ രണ്ട് സംഘവും പ റ ഞ്ഞു മൂസാ യുടെ ആൾക്കാർ നാം പിടിയിൽപെടുന്നവർതന്നെ (63) അദ്ദേഹം പറഞ്ഞു ഒരിക്കലുമില്ല, അങ്ങനെയല്ല നിശ്ചയമായും എന്റെ കൂടെയുണ്ട് എന്റെ റ∫് അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും, എനിക്ക് വഴികാട്ടും പട്ടാളസംഘവും ഉദയസമയത്ത് തങ്ങളുടെ അടുത്തെത്താറായി കണ്ട പ്പോൾ, മുറവിളി കൂട്ടുകയായി. അവർ ചെങ്കടലിനടുത്തെത്തിയിരിക്കുന്നു. പിന്നാലെ ശത്രുക്കളും, മുന്നിൽ സമുദ്രവും! മൂസാ നബി (അ)ക്കറിയാം, അല്ലാഹു തങ്ങളെ രക്ഷിക്കുമെന്ന്. അദ്ദേഹം അവരെ സമാധാനിപ്പിച്ചു.
26:64–69وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ
وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ
Passage continues through verse 26:69.
(64) അപ്പോൾ, "നിന്റെ വടി കൊണ്ട് സമുദ്രത്തിൽ അടിക്കുക' എന്ന് മൂസാക്ക് നാം (അല്ലാഹു) ബോധനം നൽകി. (അദ്ദേഹം അടിച്ചു.) അപ്പോൾ അത് പിളർന്നു. എന്നിട്ട് ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെയായി ത്തീർന്നു. (65) അവിടെവെച്ച് മറ്റേവരെ സംഘത്തെ) നാം അടു പ്പിക്കുകയും ചെയ്തു. (66) മൂസായെയും, അദ്ദേഹ ത്തിന്റെ കൂടെയുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (67) പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു. (68) നിശ്ചയമായും, അതിൽ ഒരു (വ ലിയ) ദൃഷ്ടാന്തം ഉണ്ട്. അവരിൽ അധികമാളും വിശ്വസിക്കു ന്നവരല്ല. (69) നിശ്ചയമായും, നിന്റെ റ∫് തന്നെയാണ് പ്രതാപശാലിയും, കരു ണാനിധിയും. (64) അപ്പോൾ നാം വഹ്യ് (ബോധനം) നൽകി മൂസാക്ക് നീ അടിക്കുക എന്ന് നിന്റെ വടികൊണ്ട് സമുദ്രത്തിൽ, സമുദ്രത്തിന് അപ്പോളത് പിളർന്ന് എന്നിട്ട് ആയി എല്ലാ പിളർപ്പും മലന്തിണ്ണ പോലെ വമ്പിച്ച (65) നാം അടുപ്പിക്കുകയും ചെയ്തു, അണയിച്ചു അവിടെ വെച്ച് മറ്റേവരെ, മറ്റേകൂട്ടരെ (66) നാം രക്ഷപ്പെടുത്തുകയും ചെയ്തു മൂസായെ തന്റെ കൂടെയുള്ളവരെയും മുഴുവനും, എല്ലാവ രെയും (67) പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു മറ്റേവരെ (68) നിശ്ചയമായും അതിലുണ്ട് ഒരു (വലിയ) ദൃഷ്ടാന്തം ആയിട്ടില്ല, ഇല്ല, അല്ല അവരിൽ അധികമാളും വിശ്വാസികൾ, വിശ്വസിക്കുന്നവർ (69) നിശ്ചയമായും നിന്റെ റ∫് അവൻതന്നെയാണ് പ്രതാപശാലി, വീര്യപ്പെ ട്ടവൻ കരുണാനിധി വഹ്യ് കിട്ടിയ പ്രകാരം മൂസാ നബി (അ) തന്റെ വടികൊണ്ട് സമുദ്രത്തിൽ അടിച്ച തോടെ സമുദ്രം ഇരുപുറങ്ങളിലേക്കും മാറി നിന്നു. സസുഖം കടന്നു പോകുമാറ് വിശാലമായ മാർഗം തുറക്കപ്പെട്ടു. ഇരുപുറങ്ങളിലും വമ്പിച്ച മലപോലെ ജലം ഉയർന്നു ചിറച്ച് നിൽക്കുന്നതിന്നിടയിൽക്കൂടി അവർ മറുകരപറ്റി രക്ഷപ്പെട്ടു. അപ്പോഴേക്കും അവരെ പിടികൂടുവാൻ വേണ്ടി പിൻതുടർന്നു വരുന്ന കൂട്ടരും ആ വിശാല മായ സമുദ്രകവാടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഉടനെ വെള്ളം തമ്മിൽ കൂട്ടിമുട്ടു കയും അവർ ആകമാനം മുങ്ങിനശിക്കുകയും ചെയ്തു. സംഭവത്തിൽ, അല്ലാഹുവിന്റെ ഏകത്വത്തിനും, ശക്തിമാഹാ ത്മ്യത്തിനും, മൂസാ നബി (അ)യുടെ സത്യതക്കുമെല്ലാംതന്നെ മതിയായ ദൃഷ്ടാന്തങ്ങളു ണ്ട്. അതേ വിശ്വാസത്തിലേക്കാണ് മുഹമ്മദ് നബി ˜ യും ജനങ്ങളെ ക്ഷണിക്കുന്നത്. എന്നിരിക്കെ, അദ്ദേഹത്തിൽ വിശ്വസിക്കുവാനും ഈ സംഭവം തെളിവായിത്തീരുന്നു. എന്നാൽ, മനുഷ്യരിൽ അധികമാളും ചിന്തിക്കുന്നില്ല, വിശ്വസിക്കുന്നുമില്ല. 67, 68 എന്നീ ആയത്തുകളിലെ അതേ വാചകങ്ങൾ 8 ഉം 9 ഉം ആയത്തുകളിലും നാം കണ്ടുവല്ലോ. സസ്യലതാദികളുടെ ഉൽപാദനത്തിലടങ്ങിയ ദൃഷ്ടാന്തം ഓർമിപ്പിച്ചു കൊണ്ടായിരുന്നു അവിടെ അത് പ്രസ്താവിച്ചത്. ഇവിടെ മൂസാ നബി (അ)യുടെയും, കഥയെത്തുടർന്നാണ്. എനിയും, ഈ സൂറത്തിൽ തുടർന്നു വരുന്ന ഓരോ നബിമാരുടെ കഥക്ക് ശേഷവും ആ വാക്യങ്ങൾ കാണാവുന്നതാണ്. അങ്ങനെ, ഈ സൂറ ത്തിൽ അത് എട്ട് പ്രാവശ്യം ആവർത്തിക്കപ്പെട്ടിരിക്കയാണ്. പ്രസ്തുത ദൃഷ്ടാന്തസംഭവ ങ്ങൾ എല്ലാംതന്നെ മനുഷ്യസാധ്യമല്ലാത്തതും, സാധാരണഗതിക്കതീതമായതുമാണെന്ന് ആ വാക്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയുള്ള സൂചനകൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയത്രെ. നമ്മെ ചിന്തിപ്പിക്കുവാനാണ് അതെന്ന് പറയേണ്ടതി ല്ല . അല്ലാഹു പ്രതാപശാലിയാണ് ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, മനുഷ്യൻ എത്ര അനുസരണമില്ലാത്തവനും, ധിക്കാരിയുമായിരുന്നാൽപോലും, അവന്റെ പ്രതാപത്തിനും, മഹത്വത്തിനും യാതൊരു കോട്ടവും നേരിടുവാനില്ലെന്നും, അതിന്റെ നാശം മനുഷ്യൻത ന്നെയാണനുഭവിക്കേണ്ടിവരികയെന്നും ഓർമപ്പെടുത്തുകയാകുന്നു. അതോടൊന്നിച്ചു തന്നെ "കരുണാനിധി' ( )യാണ് എന്നും ഉണർത്തിയിട്ടുള്ളത് നോക്കുക. മനുഷ്യൻ എന്ത് തെറ്റുകുറ്റം ചെയ്താലും ശരി, ഖേദിച്ചു മടങ്ങുന്നപക്ഷം അത് പൊറുത്തുകൊ ടുത്തു കരുണചെയ്യുവാൻ അല്ലാഹു തയ്യാറാണെന്നത്രെ അത് കാണിക്കുന്നത്. അപ്പോൾ, മനുഷ്യൻ എല്ലാ സമയത്തും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടും, അവന്റെ കാരുണ്യത്തെ പ്രതീക്ഷിച്ചും കൊണ്ടിരിക്കേണ്ടതുമാകുന്നുവെന്ന് ഇതിൽനിന്ന് മനിലാക്കാം. നബി ˜ തിരുമേനി ഇപ്രകാരം പ്രസ്താവിക്കുന്നു:- മ്പപ്പഞ്ചഷ ൾറവ ഞ്ഞഞ്ഞണ സ്ലല മ്പപ്പഞ്ചഷ ൾറ സ്ലല (സത്യവിശ്വാസിയായ മനുഷ്യൻ അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ച് (പൂർണ മായി) അറിഞ്ഞിരുന്നുവെങ്കിൽ, അവന്റെ സ്വർഗം ലഭിക്കുമെന്ന് ഒരാളുംതന്നെ പ്രതീക്ഷിക്കു ന്നതല്ല. അവിശ്വാസിയായ മനുഷ്യൻ അല്ലാഹുവിന്റെ പക്കലുള്ള കാരുണ്യത്തെക്കുറിച്ച് (ശരി ക്ക്) അറിയുമായിരുന്നെങ്കിൽ, അവന്റെ കാരുണ്യത്തെക്കുറിച്ച് ഒരാളുംതന്നെ നിരാശപ്പെടു ന്നതുമല്ല.) ഓരോന്നും അത്രയും വിശാലവും ശക്തിമത്തുമാണെന്ന് സാരം. വിഭാഗം - 5
26:70–74إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ
قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ
قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ
Passage continues through verse 26:74.
(70) (നബിയേ) ഇബ്റാഹീമിന്റെ വൃത്താന്തവും അവരിൽ നീ ഓതി ക്കേൾപ്പിക്കുക;- (71) അതായത്: അദ്ദേഹം തന്റെ പിതാവിനോടും, ജനങ്ങളോടും "നിങ്ങൾ എന്തിനെയാണ് ആരാധിക്കു ന്നത്' എന്ന് ചോദിച്ച സന്ദർഭം. (72) അവർ പറഞ്ഞു: "ഞങ്ങൾ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങൾ അവയ്ക്ക് ഭജനമി രിക്കുന്നവരായിക്കൊണ്ടിരിക്കയാണ്.' (73) അദ്ദേഹം പറഞ്ഞു: "നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുമ്പോൾ അവർ നിങ്ങളെ (പ്രാർത്ഥിക്കുന്നതായി) കേൾക്കുമോ? "അല്ലെങ്കിൽ, അവർ നിങ്ങൾക്ക് (എ ന്തെങ്കിലും) ഉപകാരം ചെയ്യുകയോ, ഉപദ്രവം ചെയ്യുകയോ ചെയ്യുമോ?' (74) അവർ പറഞ്ഞു: (അതൊന്നുമി ല്ല) പക്ഷേ, ഞങ്ങളുടെ പിതാ ക്ക ൾ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്ന് മാത്രം) (70) നീ ഓതിക്കൊടുക്കുക അവർക്ക്, അവരിൽ ഇബ്റാഹീമിന്റെ വൃത്താന്തം, വർത്തമാനം (71) അദ്ദേഹം പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ തന്റെ പിതാവിനോട്, ബാപ്പയോട് തന്റെ ജനങ്ങളോടും നിങ്ങൾ എന്തിനെ യാണ് ആരാധിക്കുന്നത്. (72) അവർ പറഞ്ഞു ഞങ്ങൾ ആരാധിക്കുന്നു ചില ബിംബങ്ങളെ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു അവയ്ക്ക്, അവയുടെ അടുക്കൽ ഭജനമിരിക്കുന്നവർ (73) അദ്ദേഹം പറഞ്ഞു അവർ നിങ്ങളെ കേൾക്കുമോ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, വിളിക്കുമ്പോൾ അല്ലെങ്കിൽ അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുമോ അല്ലെങ്കിൽ അവർ ഉപദ്രവം ചെയ്യുമോ (74) അവർ പറഞ്ഞു പക്ഷേ, ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി ഞങ്ങളുടെ പിതാക്കളെ അപ്രകാരം, അങ്ങനെ അവർ ചെയ്യുന്നതായി കഥയെത്തുടർന്ന് ഇബ്റാഹീം നബി (അ)യുടെ ചില വൃത്താ ന്തങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്ര ഹങ്ങളെയാണെന്ന് ഇബ്റാഹീം നബി (അ)ക്കറിയാത്തതല്ല. അതിന്റെ നിരർത്ഥത വിവ രിച്ചു കൊടുക്കുവാൻ ഒരസ്ഥിവാരമിടുകയാണ് അദ്ദേഹം ഈ ചോദ്യം വഴി ചെയ്യുന്നത്. തങ്ങൾ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പിൽ സ്ഥിരമായി നമിച്ചു കൊണ്ട് ഭജനമിരിക്കുകയും ചെയ്യാറുണ്ടെന്നും അവർ അറിയിച്ചു. ആ ഉത്തരം തന്നെ യാണ് അദ്ദേഹത്തിന് അവരിൽനിന്ന് ലഭിക്കേണ്ടതും. ശരി, അത്രയെല്ലാം അവയ്ക്ക് നിങ്ങൾ സ്ഥാനം കൽപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പ്രാർത്ഥനകളും, അപേക്ഷകളും അവർ സാധി പ്പിച്ചു തരേണ്ടതാണല്ലോ. അവ അതൊക്കെ കേൾക്കുമോ? അതില്ലെങ്കിൽ, അവ നിങ്ങൾക്ക് ഏതെ ങ്കിലും തരത്തിൽ ഉപകാരം ചെയ്യുമോ? അതുമില്ലെങ്കിൽ, എന്തെങ്കിലും ഉപദ്രവം ചെയ്യാനെ ങ്കിലും അവയ്ക്ക് കഴിയുമോ എന്നെല്ലാമാണ് അദ്ദേഹം തുടർന്ന് ചോദിക്കുന്നത്. "ഇല്ല, ഇല്ല' എന്ന് മാത്രമാണവരുടെ ഉത്തരം. പക്ഷേ, ഈ ഉത്തരംകൊണ്ട് മതിയാക്കിയാൽ അവരുടെ മതം പൊളിഞ്ഞുപോകുമല്ലോ. അതുകൊണ്ട് അവർ തങ്ങളുടെ പൂർവ്വപിതാക്കളെ ശരണം പ്രാപിക്കുകയാണ്. ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിച്ചു വരുന്നത് കണ്ടു. ഞങ്ങളും അതനുകരിച്ചു വന്നു. ഒരു കാര്യവുമില്ലാതെ, അവരങ്ങനെ ചെയ്യുമോ? ഇതാണവരുടെ ന്യായീകരണം! ഇബ്റാഹീം നബി (അ) തുടർന്നു:
26:75–77قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ
أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ
فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ
(75) അദ്ദേഹം പറഞ്ഞു: "എന്നാൽ , നിങ്ങൾ കണ്ടുവോ (മനിലാക്കിയിട്ടു ണ്ടോ)- നിങ്ങൾ ആരാധിച്ചുകൊണ്ടി രിക്കുന്നതിനെ- (76) " (അതെ) നിങ്ങളും, നിങ്ങ ളുടെ മുൻകഴിഞ്ഞ പിതാക്കളും (ആരാധി ക്കുന്നതിനെ)ത്തന്നെ?!- (77) "അവർ ധ ആ ആരാധ്യൻമാർ പ എനിക്ക് ശത്രുക്കളാണ്ലോകരക്ഷിതാ വൊഴികെ.' (75) അദ്ദേഹം പറഞ്ഞു എന്നാൽ നിങ്ങൾ കണ്ടുവോ പറയുവിൻ) നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ (76) നിങ്ങൾതന്നെ നിങ്ങളുടെ പിതാക്കളും മുൻകഴിഞ്ഞവരായ, പൗരാണിക രായ (77) എന്നാൽ അവർ എനിക്ക് ശത്രുവാണ് ലോകര ക്ഷിതാവൊഴികെ ലക്ഷ്യമൊന്നും നോക്കാതെ, പൂർവ്വികൻമാരെ അനുകരിക്കൽ ( ) മതത്തിൽ അംഗീ കൃതമല്ലെന്നുള്ളതിന് ഇബ്റാഹീം നബി (അ)യുടെ ഈ വചനം മതിയായ തെളിവാണ്. അറിവില്ലാത്തവർ അവരോട് ചോദിച്ചറിയുന്നതിൽ വിരോധമില്ല. അതാവശ്യമാണ് താനും. പക്ഷേ, ഏതെങ്കിലും ചിലർ ചെയ്യുന്നതോ പറയുന്നതോ മാത്രം ആസ്പദമാക്കി അത് ലക്ഷ്യവും നോക്കാതിരിക്കുക, എതിരായ ലക്ഷ്യം കണ്ടാൽപോലും അത് കൈവിടാതിരിക്കുക, ഇതാണ് ആക്ഷേപിക്കപ്പെട്ട അനുകരണം. ഒരു കാര്യം പുതിയതോ, പഴക്കമുള്ളതോ എന്നോ, അതിന്റെ അനുകൂലികൾ കുറവോ, അധി കമോ എന്നോ ഉള്ളത് അക്കാര്യം ശരിയോ, തെറ്റോ ആണെന്നതിന് തെളിവല്ല. അത് ന്യായ മാണോ, അംഗീകൃതമാണോ, ലക്ഷ്യമുള്ളതാണോ ഇതൊക്കെയാണ് അതിന് മാനദണ്ഡ മാക്കേണ്ടത്. ഈ വസ്തുതയത്രെ ഇബ്റാഹീം നബി (അ)യുടെ മറുപടിയിൽ അന്തർഭവി ച്ചിട്ടുള്ളത്. താൻ ഏക ആരാധ്യനായി സ്വീകരിച്ച ലോകരക്ഷിതാവ് എങ്ങനെയുള്ളവനാണെന്നും, അവനെ മാത്രം സ്വീകരിക്കുവാനുള്ള കാരണങ്ങൾ എന്താണെന്നും ഇബ്റാഹീം നബി (അ) തുടർന്ന് വിവരിക്കുന്നു:-
26:78–82ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ
وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ
Passage continues through verse 26:82.
(78) "എന്നെ സൃഷ്ടിച്ചിട്ടുള്ളവ നത്രെ (അവൻ) . എന്നിട്ട് അവൻ എനിക്ക് മാർഗദർശനം നൽകുന്നു; (79) "അവൻ എനിക്ക് ഭക്ഷണം നൽകുന്നു, എനിക്ക് കുടിക്കുവാൻ (വെ ള്ളം) തരുകയും യുള്ളവനുമാകുന്നു; (80) "എനിക്ക് രോഗം ബാധിച്ചാൽ, എന്നെ അവൻ സുഖപ്പെടുത്തുകയും ചെയ്യുന്നു; (81) "എന്നെ മരണപ്പെടുത്തുക യും, പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ്; (82) പ്രതിഫല നടപടിയുടെ ദിവസം (അന്ത്യനാളിൽ) എന്റെ തെറ്റ് എനിക്ക് പൊറുത്തുതരുമെന്ന് ഞാൻ ആശിക്കുന്നവനുമത്രെ (അവൻ) (78) എന്നെ സൃഷ്ടിച്ചവനാണ് എന്നിട്ട് അവൻ എനിക്ക് മാർഗദർശനം നൽകുന്നു, വഴി കാണിക്കുന്നു (79) യാതൊരുവനുമാണ് അവൻ എനിക്ക് ഭക്ഷണം നൽകുന്നു എനിക്ക് കുടിക്കുവാൻ തരുകയും ചെയ്യുന്നു (80) എനിക്ക് രോഗം പിടിച്ചാൽ എന്നാലവൻ എന്നെ സുഖപ്പെടു ത്തുന്നു (81) എന്നെ മരിപ്പിക്കുന്നവനുമാണ് പിന്നെ എന്നെ ജീവിപ്പിക്കുന്നു (82) യാതൊരുവനുമാണ് ഞാൻ ആശിക്കുന്നു, മോഹിക്കുന്നു അവൻ പൊറുത്തുതരുമെന്ന്, പൊറുത്തുതരുവാൻ എനിക്ക് എന്റെ പ്രതിഫല നടപടിയുടെ ദിവസം, നടപടി എടുക്കുന്ന ദി വസം മനുഷ്യന്റെ സൃഷ്ടി മുതൽ പരലോകജീവിതം വരെയുള്ള എല്ലാ പ്രധാന വശങ്ങളെയും സ്പർശിക്കുന്ന ഒരു വിവരണമാണ് ഇബ്റാഹീം നബി (അ)യു ടെ ഈ പ്രസ്താവനയിലു ള്ളത്. ഇവ ഓരോന്നിലും മറ്റാർക്കും യഥാർത്ഥത്തിൽ ഒരു പങ്കുമില്ലാത്ത സ്ഥിതിക്ക് മറ്റാരെയും ആരാധ്യനായി സ്വീകരിക്കുവാൻ യാതൊരു ന്യായവുമില്ല എന്നാണ് അദ്ദേഹം താൽപര്യ മാക്കുന്നത്. അല്ലാഹുവിന്റെ ഈ മഹൽഗുണങ്ങൾ എടുത്തുപറഞ്ഞപ്പോൾ, അതോടൊപ്പം തന്റെ ഇഹപര നന്മകൾക്ക് വേണ്ടി അവനോട് (പ്രാർത്ഥന) ചെയ്യാതിരിക്കുവാൻ ഭക്തിനിർഭ രമായ അദ്ദേഹത്തിന്റെ ഹൃദയത്തിന് സാധിക്കുന്നില്ല. അദ്ദേഹം ചെയ്യുന്നു:-
26:83–89رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّـٰلِحِينَ
وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ
وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ
Passage continues through verse 26:89.
(83) "എന്റെ രക്ഷിതാവേ, എനിക്ക് നീ വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോട് ചേർത്തുതരു കയും വേണമേ! (84) "പിൽക്കാലക്കാരിൽ എനിക്ക് സൽക്കീർത്തി ഉണ്ടാക്കിത്തരുകയും ചെയ്യേണമേ! (85) "എന്നെ സുഖാനന്ദത്തിന്റെ സ്വർഗാവകാശികളിൽ ആക്കിത്തരു കയും വേണമേ! (86) "എന്റെ പിതാവിന് പൊറു ത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ച യമായും, അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിൽ ആയിരിക്കുകയാണ്! (87) "അവർ (മനുഷ്യർ) ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവ സം, എന്നെ അപമാനത്തിലാക്കരുതേ!- (88) "അതായത്: സ്വത്താകട്ടെ, മക്ക ളാകട്ടെ ഉപകരിക്കാത്ത ദിവസം:- (89) "നിർദ്ദോഷമായ (അന്യൂനമാ യ) ഹൃദയവുമായി അല്ലാഹുവിങ്കൽ രിക്കാത്ത ദിവസം).' 83 പ എന്റെ റേ∫ എനിക്ക് നീ പ്രദാനം ചെയ്യേണമേ വിജ്ഞാനം, വിധി എന്നെ ചേർക്കുകയും വേണമേ സജ്ജനങ്ങളോട്, സദ്വൃത്തരോട് (84) എനിക്ക് ഉണ്ടാക്കിത്തരുകയും വേണമേ സൽകീർത്തി, സത്യത്തിന്റെ കീർത്തി പിൻഗാമികളിൽ, പിന്നീടുള്ളവരിൽ (85) എന്നെ ആക്കു കയും വേണമേ അനന്തരാവകാശികളിൽ (പെട്ടവൻ) സുഖാനന്ദത്തിന്റെ സ്വർഗത്തിന്റെ (86) പൊറുത്തുകൊടുക്കുകയും ചെയ്യേണമേ എന്റെ പിതാ വിന് നിശ്ചയമായും അദ്ദേഹം ആയിരിക്കുന്നു വഴി പിഴച്ചവരിൽ (87) എന്നെ അപമാനിക്കയും ചെയ്യരുതേ അവർ ഉയിർത്തെഴുന്നേൽപിക്ക പ്പെടുന്ന ദിവസം (88) ഉപകാരം ചെയ്യാത്ത ദിവസം സ്വത്ത്, ഒരു മുതലും മക്കളും (ഉപകാരം ചെയ്യാത്ത) (89) ഒരുവനൊഴികെ അവൻ അല്ലാ ഹുവിങ്കൽ വന്നു, ചെന്നു ഹൃദയത്തോടുകൂടി, ഹൃദയവുമായി നിർദ്ദോഷമാ യ, ന്യൂനതയില്ലാത്ത, സുരക്ഷിതമായ ഈ മഹത്തായ പ്രാർത്ഥനയിൽ അഞ്ചാറ് കാര്യങ്ങളാണ് ഇബ്റാഹീം നബി (അ) ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ പ്രാർത്ഥന നാമും സദാ ചെയ്യേണ്ടതാകുന്നുവെന്ന് പറയേണ്ടതി ല്ല. 1 -ാമത്തേത് വിജ്ഞാനം ലഭിക്കുവാനുള്ള അപേക്ഷയാണല്ലോ. ഈ അപേക്ഷ സ്വീകരിച്ചു അല്ലാഹു അദ്ദേഹത്തിന് വിജ്ഞാനം കൊടുത്തിട്ടുണ്ടെന്ന് നിന്നും മറ്റും ധാരാളം വ്യക്തമാണ്. 2 -ാമതായി സജ്ജനങ്ങളിൽ ഉൾപ്പെടുത്തുവാനുള്ള അപേക്ഷയാണ്. ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെ കാണാം. (അദ്ദേഹം പരലോകത്ത് സജ്ജനങ്ങളിൽ പെട്ടവനാകു ന്നു) എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. 3 -ാമത്തേത് പിൻഗാമികളിൽ സൽകീർത്തി നില നിർത്തണമെന്നുള്ളതാകുന്നു. ഇതിനെക്കുറിച്ചും പലേടത്തും കാണുവാൻ കഴി യും. അദ്ദേഹത്തിന് മാത്രമല്ല, പുത്രനായ ഇസ്ഹാക്വ് നബി (അ)യെയും പൗത്രൻ നബി (അ)യെയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരിടത്ത് ഇങ്ങനെ പറയുന്നു: (അവർക്ക് നാം ഉന്നതമായ സൽക്കീർത്തി ഉണ്ടാക്കിക്കൊടുക്കു കയും ചെയ്തിരിക്കുന്നു.) ദൈവിക വേദക്കാരായ ഏത് മതസ്ഥരും ഇബ്റാഹീം നബി (അ)യെ ബഹുമാനിക്കാത്തവരായിട്ടില്ല. പരലോകത്ത് വെച്ച് സാധിക്കേണ്ടതായുള്ള രണ്ട് പ്രാർത്ഥന കളുംസ്വർഗവാസികളിൽ ഉൾപ്പെടുത്തുവാനും, പുനരുത്ഥാനദിവസം അപമാനത്തിലാ ക്കാതിരിക്കുവാനുമുള്ള അപേക്ഷകളുംതന്നെ അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് മേലുദ്ധരിച്ച വചനം സാക്ഷ്യം നൽകുന്നു. "അദ്ദേഹം പരലോകത്ത് സജ്ജനങ്ങളിൽ പെട്ടവനാണ്' എന്ന പ്രസ്താവനയിൽ നിന്ന് ഇത് സ്പഷ്ടമാണല്ലോ. പിതാവിന് പാപമോചനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയാണ് എനി ബാക്കിയുള്ളത്. പിതാ ഒരു വാഗ്ദാനമനുസരിച്ചാണ് ഈ പ്രാർത്ഥന അദ്ദേഹം ചെയ്തിരുന്നതെന്നും, പിന്നീട് പിതാവ് അല്ലാഹുവിന്റെ ശത്രുതന്നെയാണെന്ന് വ്യക്ത മായപ്പോൾ അദ്ദേഹം ഒഴിഞ്ഞുകളയുകയുണ്ടായെന്നും സൂ: തൗബഃ 114 ൽ അല്ലാഹു പ്രസ്താ വിച്ചിരിക്കുന്നു. അവിടെയും സൂ: മർയമിലും നാം ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. നിർദ്ദോഷമായ - അവിശ്വാസത്തിന്റെ കറ ബാധിക്കാത്തതും, പാപപങ്കിലമല്ലാത്തതു മായസുരക്ഷിതഹൃദയത്തോട് കൂടി അല്ലാഹുവിങ്കൽ വന്നവർക്ക് മാത്രമേ സ്വത്തുക്കളും മക്കളും പരലോകത്ത് വെച്ച് ഉപയോഗപ്പെടുകയുള്ളൂവെന്ന് ഇബ്റാഹീം നബി (അ)യുടെ പ്രാർത്ഥനയിൽ കൂടി അല്ലാഹു നമ്മെ ഓർമിപ്പിക്കുന്നു. ഇങ്ങനെയുള്ളവർ, തങ്ങളുടെ സ്വത്തു ക്കൾ നല്ല മാർഗത്തിൽ മാത്രം വിനിയോഗിക്കുന്നവരും, തങ്ങളുടെ മക്കളെ സൽപമ്ലാവിൽ ആന യിക്കുവാൻ കഴിവതെല്ലാം ചെയ്യുന്നവരുമായിരിക്കുക സ്വാഭാവികമാണ്. മനുഷ്യന്റെ മരണ ശേഷവും അവശേഷിക്കുന്ന മൂന്ന് സൽക്കർമങ്ങളിൽ പെട്ടതാണ് സദ്വൃത്തരായ മക്കളും, നിലനിന്നുവരുന്ന ദാനധർമങ്ങളും എന്ന് നബി ˜ അരുൾചെയ്തിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുണ്ടല്ലോ. (ഹദീഥിന്റെ പൂർണരൂപം സൂ: ഫുർക്വാൻ 74 -ാം ആയത്തിന്റെ വിവര ണത്തിൽ കാണാം.) നേരെമറിച്ച്, പാപികളും അക്രമികളുമായ ആളുകൾക്ക് പരലോക ത്തിൽ അവ രണ്ട് കൊണ്ടും ഗുണം ലഭിക്കുവാനില്ലെന്ന് മാത്രമല്ല, കൂടുതൽ ദോഷം വരു വാൻതന്നെ കാരണമായേക്കുകയും ചെയ്യും. സ്വത്തുക്കളും മക്കളും മാത്രമല്ല, ഭൂമിയിലുള്ള വരെ മുഴുവനുംതന്നെ ബലികൊടുത്തിട്ടെങ്കിലും രക്ഷകിട്ടിയാൽ കൊള്ളാമെന്നായിരിക്കും അന്ന് കുറ്റവാളികൾ കൊതിച്ചുപോകുക! ( ) ആ വമ്പിച്ച ദിവസത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ അല്ലാഹു തുടർന്ന് പ്രസ്താവിക്കുന്നു:-
26:90–98وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ
وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ
وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ
Passage continues through verse 26:98.
(90) (ആ ദിവസം) ഭയഭ ക്തൻമാർക്ക് സ്വർഗം അടുപ്പിക്കപ്പെടുന്ന താണ്. (91) ദുർമാർഗികൾക്ക് നരകം (മു ന്നിൽ) വെളിവാക്കപ്പെടുകയും ചെയ്യും. (92) അവരോട് ധ ദുർമാർഗിക ളോട് പ പറയപ്പെടും: "നിങ്ങൾ ആരാധി ച്ചുവന്നിരുന്നവർ എവിടെ,- (93) "അല്ലാഹുവിന് പുറമെ (ആ രാധിച്ചു വന്നിരുന്നവർ)?! അവർ നിങ്ങളെ സഹായിക്കുന്നുണ്ടോ, അല്ലെ ങ്കിൽ അവർ (സ്വയം) സഹായ നടപടി എടുക്കുന്നുണ്ടോ?!' (94) അങ്ങനെ, അവരും ധ ആരാ ധ്യവസ്തുക്കളും പ ദുർമാർഗികളും അതിൽ (നരകത്തിൽ) കമഴ്ത്തിത്തള്ളി (95) "ഇബ്ലീസി'ന്റെ സൈന്യ ങ്ങൾ മുഴുവനും തന്നെ (തള്ളിയിടപ്പെ ടും) (96) അതിൽവെച്ച് (പരസ്പരം) വഴക്ക് കൂടിക്കൊണ്ടിരിക്കെ അവർ പറയും;- (97) "അല്ലാഹുവാണ (സത്യം)! നിശ്ചയമായും, ഞങ്ങൾ പ്രത്യക്ഷമായ വഴിപിഴവിൽ തന്നെയായിരുന്നു. (98) "-ലോകരക്ഷിതാവിനോട് നിങ്ങളെ ഞങ്ങൾ സമപ്പെടുത്തിയിരു ന്നപ്പോൾ!' (90) അടുപ്പിക്കപ്പെടും, സമീപിക്കപ്പെടും സ്വർഗം ഭയഭക്തൻമാർക്ക്, (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് (91) വെളിവാക്കപ്പെടുകയും ചെയ്യും, പ്രത്യ ക്ഷമാക്കപ്പെടും നരകം, കത്തിജ്വലിക്കുന്ന അന്മി ദുർമാർഗികൾക്ക്, വഴികെട്ട വർക്ക് (92) അവരോട് പറയപ്പെടും എവിടെയാണ് യാതൊന്ന് നിങ്ങൾ ആരാധിച്ചു വന്നിരുന്ന (93) അല്ലാഹുവിന് പുറമെ, അല്ലാഹുവിനെ കൂടാതെ അവർ നിങ്ങളെ സഹായിക്കുന്നുണ്ടോ അല്ലെ ങ്കിൽ അവർക്ക് സഹായം ലഭിക്കുന്നുണ്ടോ, സ്വയം സഹായ നടപടി എടുക്കുന്നുവോ (94) അങ്ങനെ (അപ്പോൾ) അവർ കമഴ്ത്തി വീഴ്ത്തപ്പെടും, മറിച്ചിടപ്പെടും തിൽ അവർ, അവരും തന്നെ ദുർമാർഗികളും, വഴികെട്ടവരും (95) ഇബ്ലീസിന്റെ സൈന്യങ്ങളും മുഴുവനും, എല്ലാവരും (96) അവർ പറയും അവരായിരിക്കെ അതിൽ തർക്കിച്ചുകൊണ്ടിരിക്കും, വഴക്കി ട്ടുകൊണ്ടിരിക്കും (97) അല്ലാഹുവാണ (സത്യം) നിശ്ചയമായും ഞങ്ങളായിരി ക്കുന്നു വഴിപിഴവിൽതന്നെ പ്രത്യക്ഷമായ, തനി (98) ഞങ്ങൾ നിങ്ങളെ സമപ്പെടുത്തിയിരുന്നപ്പോൾ ലോകരക്ഷിതാവിനോട് ധ നിങ്ങളെ ലോകരക്ഷിതാവായ അല്ലാഹുവിനോട് സമമാക്കി സങ്കൽപിച്ചുകൊണ്ട് ഞങ്ങൾ ആരാധിച്ചുവന്നപ്പോൾ, -അല്ലാഹുവാണനിശ്ചയമായും ഞങ്ങൾ തനി വഴിപിഴവിൽ തന്നെ യായിരുന്നു! പ
26:99–104وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ
فَمَا لَنَا مِن شَٰفِعِينَ
وَلَا صَدِيقٍ حَمِيمٖ
Passage continues through verse 26:104.
(99) "(ആ) മഹാപാപികളല്ലാതെ ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല!'. (100) "ഇപ്പോൾ ഞങ്ങൾക്ക് ശുപാർശകൻമാരായി (ഒരാളും) ഇല്ല! (101) "അനുകമ്പയുള്ള ഒരു ചങ്ങാ തിയുമില്ല!' (102) "ഇനി, ഞങ്ങൾക്ക് ഒരു മടക്കം കിട്ടിയിരുന്നെങ്കിൽ! എന്നാൽ ഞങ്ങൾ സത്യവിശ്വാസികളിൽ ഉൾപ്പെടുമായിരു ന്നേനേ!' (103) നിശ്ചയമായും അതിൽ (മേൽപറഞ്ഞതിൽ ഒരു (വലുതായ) ദൃഷ്ടാന്തമുണ്ട്: അവരിൽ അധികമാളും വിശ്വസിക്കു ന്നവരല്ല. (104) നിശ്ചയമായും, നിന്റെ രക്ഷി താവ് തന്നെയാണ്, പ്രതാപശാലിയും കരുണാനിധിയും. (99) ഞങ്ങളെ വഴിപിഴപ്പിച്ചിട്ടില്ല മഹാപാപികളൊഴികെ, കുറ്റവാളികളല്ലാതെ (100) എനി (ഇപ്പോൾ) ഞങ്ങൾക്കില്ല ശുപാർശകൻമാ രിൽ നിന്ന് (ഒരാളും) (101) ഒരു ചങ്ങാതിയും ഇല്ല, സ്നേഹിതനുമില്ല ചൂടുള്ള (അനുകമ്പയുള്ള, അനുഭാവം കാണിക്കുന്ന) (102) എനി (അതുകൊ ണ്ട്) ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഒരു മടക്കം എന്നാൽ ഞങ്ങളായിരുന്നേനേ സത്യവിശ്വാസികളിൽ (പെട്ടവർ) (103) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം അല്ല, ആയിട്ടില്ല അവരിൽ അധികവും, മിക്ക ആളു കളും സത്യവിശ്വാസികൾ, വിശ്വസിക്കുന്നവർ (104) നിശ്ചയമായും നിന്റെ റ∫് അവൻ തന്നെയാണ് പ്രതാപശാലി കരുണാനിധി ഇതാണ് അന്നത്തെ ദിവസം ഉണ്ടാവാനിരിക്കുന്ന ചില സ്ഥിതിഗതികൾ. ഈ ദിവസം അപമാനത്തിലകപ്പെടാതെ രക്ഷ നൽകണേ എന്നത്രെ ഇബ്റാഹീം നബി (അ) ചെയ്യുന്നത്. അന്ന് രക്ഷയും, മോക്ഷവും നൽകി അനുഗ്രഹിക്കപ്പെടുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ. നൂഹ് നബി (അ)യുടെ വൃത്താന്തമാണ് അടുത്ത വചനങ്ങളിൽ വരുന്നത്. തുടർന്നു നബിമാരുടെ കഥകളും. അവയിലെല്ലാം ആവർത്തിച്ചു പറയപ്പെട്ടി ട്ടുള്ള ചില ഭാഗങ്ങൾ കാണാം. അതും, ഓരോ നബിമാരോടും അവരുടെ സമുദായങ്ങൾ പെരുമാറിവന്ന രീതിയും, അവർ നടത്തിവന്ന കുതർക്കങ്ങളും പ്രത്യേകം മനിരുത്തേ ണ്ടതാകുന്നു. മതവിശ്വാസവും, ഭയഭക്തിയും കുറഞ്ഞു വരുന്ന ഇക്കാലത്ത് പലരിൽനിന്നും പ്രകടമായിക്കാണാറുള്ള കടുത്ത മനോഭാവങ്ങളും, മതനിയമങ്ങൾക്കെതിരിൽ അവരാൽ ഉന്ന യിക്കപ്പെടാറുള്ള യുക്തിവാദങ്ങളും കാണുമ്പോൾ, ആ പൗരാണിക സമുദായങ്ങളുടെ തനി അനുകരണങ്ങളാണ് അവയെല്ലാം എന്ന് തോന്നിപ്പോകുന്നു! വിഭാഗം - 6
26:105–110كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ
إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ
إِنِّي لَكُمۡ رَسُولٌ أَمِينٞ
Passage continues through verse 26:110.
(105) നൂഹിന്റെ ജനത മുർസലു കളെ (ദൈവദൂതൻമാരെ) വ്യാജമാക്കി; (106) "-അവരുടെ സഹോദരൻ നൂഹ് അവരോട് പറഞ്ഞപ്പോൾ; "നിങ്ങൾ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?! (107) "നിശ്ചയമായും, ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാകു ന്നു. (108) "അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (109) "അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം, ലോകരക്ഷിതാവിന്റെമേൽ അല്ലാതെ (മറ്റാർക്കും ബാധ്യത) ഇല്ല. (110) "അതിനാൽ, നിങ്ങൾ അല്ലാ ഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ.' (105) വ്യാജമാക്കി നൂഹിന്റെ ജനത മുർസലുകളെ (106) പറഞ്ഞപ്പോൾ അവരോട് അവരുടെ സഹോദരൻ നൂഹ് നിങ്ങൾ സൂക്ഷിക്കുന്നില്ലേ, സൂക്ഷിക്കാത്തതെന്താണ് (107) നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാണ്, ദൈവദൂതനാണ് (108) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ (109) ഞാൻ നിങ്ങളോട് ചോദിക്കു ന്നില്ല അതിന്റെ പേരിൽ, അതിനായി ഒരു പ്രതിഫലവും എന്റെ പ്രതിഫലമല്ല പേരിലല്ലാതെ ലോകരക്ഷിതാവിന്റെ (110) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ നാം മുമ്പ് പ്രസ്താവിച്ചത് പോലെ, എല്ലാ റസൂലുകളുടെയും പ്രബോധനതത്വം ഒന്നാ യത് കൊണ്ടാണ് നൂഹ് നബി (അ)യുടെ ജനത "മുർസലുകളെ' വ്യാജമാക്കി എന്ന് (ബ ഹുവചനരൂപത്തിൽ) പറഞ്ഞത്. (അല്ലാഹുവിനെ സൂക്ഷിക്കുവിൻ) എന്ന് പറഞ്ഞതിന്റെ താൽപര്യം, അവനിൽ ശരിയാംവണ്ണം വിശ്വസിക്കുകയും, അവന്റെ കൽപനാനിർദ്ദേശങ്ങൾ അനുസരിക്കുകയും, അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്തുകൊണ്ട് ജീവിക്കുക - അല്ലാഹുവിനോട് അതേ കാര്യങ്ങളാണ് നൂഹ് (അ) ഉപദേശിക്കുന്നത്. ആ ഉപദേശങ്ങളിൽ അദ്ദേഹത്തെ അനുസരിക്കണമെന്നാണ് (എന്നെ അനുസരിക്കുകയും ചെയ്യുവിൻ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രസ്തുത ഉപദേശം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്നും, അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കൽനിന്ന് മാത്രമേ പ്രതീ ക്ഷിക്കുന്നുള്ളൂവെന്നും നൂഹ് നബി (അ)യും, താഴെ പറയുന്ന നബിമാരും അവരുടെ ജന ങ്ങളോട് പറഞ്ഞിരുന്നതായി അല്ലാഹു ഈ സൂറത്തിൽ പ്രത്യേകം ഉദ്ധരിക്കുന്നു. ജനങ്ങൾക്ക് സദുപദേശങ്ങളും, മതപ്രബോധനങ്ങളും നടത്തുന്ന ആളുകൾ ഗൗരവപൂർവ്വം ഓർമിക്കേ ണ്ടുന്ന ഒരു കാര്യമാണിത്. അവരുടെ ഉപദേശങ്ങൾ എത്രതന്നെ സനാതനമായിരുന്നാ ലും, അത്വഴി ഭൗതികമായ കാര്യലാഭമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതിന് നിലയും വില യുമില്ലാതെ പോകുന്നതാണ്. അതിന് ആത്മീയ വീര്യം ഇല്ലാതായിത്തീരുകയും ചെയ്യും. അവരുടെ ലക്ഷ്യം അല്ലാഹുവിങ്കൽനിന്നുള്ള പ്രതിഫലം മാത്രമായിരിക്കേണ്ടതാകുന്നു. നൂഹ് നബി (അ)യുടെ ഉപദേശങ്ങൾക്ക് ആ ജനത നൽകിയ മറുപടിയും, അദ്ദേഹത്തിന്റെ പ്ര ത്യുത്തരവും നോക്കുക :
26:111–115۞قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ
قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ
إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ
Passage continues through verse 26:115.
(111) അവർ പറഞ്ഞു: "ഈ അധ മൻമാരായ ആളുകൾ നിന്നെ പിൻതു ടർന്നിരിക്കെ, ഞങ്ങൾ നിന്നെ വിശ്വസി ക്കുകയോ?!' (112) അദ്ദേഹം പറഞ്ഞു: "അവർ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി എനിക്ക് എന്തറിവാണുള്ളത്?!' (113) "അവരുടെ വിചാരണ നട ത്തൽ എന്റെ രക്ഷിതാവിന്റെമേൽ അല്ലാതെ (മറ്റാർക്കും ബാധ്യത) ഇല്ല, നിങ്ങൾക്ക് ബോധമുണ്ടായിരുന്നുവെ ങ്കിൽ! (114) "ഞാൻ സത്യവിശ്വാസി കളെ ആട്ടിക്കളയുന്നവനല്ല തന്നെ. (115) "ഞാൻ പ്രത്യക്ഷമായ ഒരു മുന്നറിയിപ്പ് (താക്കീത്) കാരനല്ലാതെ (മറ്റൊന്നും) അല്ല.' (111) അവർ പറഞ്ഞു ഞങ്ങൾ വിശ്വസിക്കുമോ നിന്നെ നിന്നെ പിൻതുടർന്നിരിക്കവെ അധമൻമാർ, താണ കിടയിലുള്ളവർ, (112) അദ്ദേഹം പറഞ്ഞു എന്റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്) യാതൊ ന്നിനെക്കുറിച്ച് അവർ പ്രവർത്തിച്ചിരുന്ന (113) അവരുടെ വിചാരണ അല്ല എന്റെ റ∫ിന്റെമേൽ അല്ലാതെ നിങ്ങൾ ബോധമുള്ളവ രാകുന്നുവെങ്കിൽ, നിങ്ങൾക്ക് ബോധമുണ്ടായിരുന്നെങ്കിൽ (114) ഞാനല്ല സത്യവിശ്വാസികളെ ആട്ടുന്നവൻ (115) ഞാനല്ല ഒരു മുന്ന റിയിപ്പുകാരനല്ലാതെ, താക്കീതുകാരനല്ലാതെ പ്രത്യക്ഷമായ, സ്പഷ്ടമായ നൂഹ് നബി (അ)യിൽ വിശ്വസിച്ചിരുന്ന ആളുകൾ അവർക്കിടയിൽ കേവലം രായി ഗണിക്കെപ്പെടാറുള്ളവരായിരുന്നു. അല്ലെങ്കിൽ, അവരിൽ അധികഭാഗവും അങ്ങനെയു ള്ളവരായിരുന്നു. ധനം, കുലം, തൊഴിൽ വർഗം ആദിയായവയുടെ അടിസ്ഥാനത്തിൽ മനു ഷ്യർക്ക് ഉച്ചനീചത്വം കൽപിക്കുന്ന സ്വഭാവം മനുഷ്യരിൽ മുമ്പേയുള്ളതാണ്. സത്യത്തിന്റെ മുമ്പിലാകട്ടെ നബിമാരുടെ ദൃഷ്ടിയിലാകട്ടെ, ഇത്തരം വിഭജനങ്ങൾക്ക് യാതൊരു സ്ഥാന വുമില്ലതാനും. ഒരു തത്വത്തിന്റെയോ, ആദർശത്തിന്റെയോ അനുകൂലികൾ ഉന്നതവർഗ ത്തിൽ പെട്ടവരാണോ അല്ലേ എന്നുള്ളതല്ല അതിന്റെ സത്യതക്കുള്ള മാനദണ്ഡം. പലപ്പോഴും ഒരു സനാതനതത്വം സ്വീകരിക്കുവാൻ ആദ്യമായി മുന്നോട്ട് വരുന്നവർ സാധാരണനിലക്ക് താണതരക്കാരായ ആളുകളായിരുന്നേക്കാം. നബി തിരുമേനി ˜ യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങൾ പരിശോധിച്ചാലും ഇതിന് ഉദാഹരണം കാണാവുന്നതാണ്. ചിലപ്പോൾ, ഒരു തത്വമെന്ന നിലക്ക് ഉന്നതവിഭാഗത്തിൽ പെട്ടവരും അതിനെ അനുകൂലിച്ചിരുന്നാൽ തന്നെയും, അനുഷ്ഠാനത്തിങ്കലെത്തുമ്പോൾ അവർ പിന്നോക്കമായി കാണപ്പെടും. വളരെ മഹത്തായ ഒരു ഒരു സഭയിൽ -പങ്കെടുക്കുന്നവർ മിക്കവാറും സാധുക്കളും, സാധാരണക്കാരുമാണെന്ന ഒരേ കാരണത്താൽ, "ഭേദപ്പെട്ട വിഭാഗക്കാരാ'യ ആളുകൾ അതിൽ പങ്കെടുക്കുവാൻ വൈമനസ്യം കാണിക്കുന്നതും അപൂർവ്വമല്ല. ഈ ദോഷമാണ് നൂഹ് നബി (അ)യുടെ ജനതക്കും പിണഞ്ഞത്. നബി തിരുമേനി ˜ യിൽ വിശ്വസിക്കാത്തവരെപ്പറ്റി സൂ: അഹ്ക്വാഫിൽ ഇങ്ങനെ പ്രസ്താ വിക്കുന്നു: പറയുകയാണ്; ഇതൊരു നല്ല കാര്യ മായിരുന്നെങ്കിൽ ഇതിലേക്ക് ഇവർ ഞങ്ങളെ മുൻകടക്കുകയില്ലായിരുന്നു എന്ന്. അവർ ഇത്മൂലം സൻമാർഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇതൊരു പഴഞ്ചൻ നുണയാണ് എന്ന് അവർ പറഞ്ഞേക്കും.) ഈ നിന്റെ അനുയായികൾ എന്നിരിക്കെ, ഉന്നതൻമാരും, ഭേദപ്പെട്ടവ രുമായ ഞങ്ങൾ നിന്നെ പിൻപറ്റുന്നത് ഉചിതമല്ല; അവരെ നീ പുറംതള്ളുന്നപക്ഷം, ഞങ്ങൾ വിശ്വസിച്ചുകൊള്ളാം എന്നാണ് ആ ജനത പറയുന്നത്. നൂഹ് നബി (അ)യുടെ ഉത്തരം അർത്ഥഗർഭമാണ്. എന്നിൽ വിശ്വസിച്ചിട്ടുള്ളവർ ഏതേത് വിഭാഗത്തിൽ പെട്ടവരാണ്, അവർ എന്തെല്ലാമായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നൊക്കെ എനിക്കെങ്ങനെ അറിയും? അതറി യേണ്ടുന്ന ആവശ്യമോ ബാധ്യതയോ എനിക്കില്ല. അവർ സത്യവിശ്വാസം സ്വീകരിച്ചുവോ ഇല്ലേ എന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നം. അവരുടെ രഹസ്യങ്ങൾ അല്ലാഹു പരിശോധിച്ചുകൊള്ളും. ഏതായാലും സത്യവിശ്വാസികളായിത്തീർന്ന അവരെ പുറംതള്ളുവാൻ ഞാനൊരിക്കലും തയ്യാറില്ല, നിങ്ങളെ താക്കീത് ചെയ്യൽ മാത്രമാണ് എന്റെ കടമ. അത് ഞാൻ നിർവ്വഹിക്കുന്നു. ഇഷ്ടമുണ്ടെങ്കിൽ സ്വീകരിച്ചേക്കുക. സ്വീകരിച്ചാൽ അതിന്റെ ഗുണവും, ഇല്ലെങ്കിൽ അതിന്റെ ദോഷവും നിങ്ങൾക്ക് തന്നെ. എന്നൊക്കെയാണ് ആ മറുപടിയുടെ ഉള്ളടക്കം. പക്ഷേ, ആ അഹങ്കാരികളുണ്ടോ അവരുടെ പിടിവാശി ഉപേ ക്ഷിക്കുന്നു?! അവർ ഭീഷണിയിളക്കി:-
26:116قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ
(116) അവർ പറഞ്ഞു: "നീ (ഇതിൽനിന്ന്) വിരമിക്കുന്നില്ലെങ്കിൽനൂഹേതീർച്ചയായും നീ എറിഞ്ഞാട്ട പ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും (സൂക്ഷിച്ചുകൊള്ളുക)!' (116) അവർ പറഞ്ഞു നിശ്ചയമായും നീ വിരമിക്കുന്നില്ലെങ്കിൽ നൂഹേ തീർച്ചയായും നീ ആയിത്തീരും എറിഞ്ഞാട്ടപ്പെടുന്നവരിൽ, എറിഞ്ഞുകൊല്ലപ്പെടുന്നവരിൽ നൂഹ് നബി (അ) അദ്ദേഹത്തിന്റെ നാട്ടുകാരും കുടുംബങ്ങളുമായ പത്തുമല്ലതൊള്ളായിരത്തി അമ്പത് കൊല്ലക്കാലം ഇടതടവില്ലാതെ തൗഹീദിലേക്ക് ക്ഷണി ച്ചുകൊണ്ടിരുന്നിട്ടും ആ ജനതയിൽനിന്നുണ്ടായിത്തീർന്ന പ്രതികരണത്തിന്റെ അവസാന രൂപമാണ് ഈ ആയത്തിൽ നാം കാണുന്നത്. അത്രയും കാലത്ത് നടന്ന ഒരു നീണ്ട ചരി ത്രത്തിന്റെ രത്നച്ചുരുക്കമാണ് ഇക്കഴിഞ്ഞ ചുരുക്കം ആയത്തുകളിൽ നാം വായിച്ചത്. ഇക്കാല ത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിച്ചു സത്യവിശ്വാസം കൈക്കൊണ്ടവ രാകട്ടെ, വളരെ കുറച്ചാളുകൾ മാത്രമായിരുന്നു. ( 40 : ) എനി, ആ ജനതയിൽനിന്ന് യാതൊരു ആശക്കും വഴിയില്ലെന്ന് ആ പ്രവാചകവര്യന് ബോധ്യം വന്നു.
26:117–122قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ
فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ
فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ
Passage continues through verse 26:122.
(117) അദ്ദേഹം പറഞ്ഞു; "എന്റെ രക്ഷിതാവേ, എന്റെ ജനങ്ങൾ എന്നെ വ്യാജമാക്കിയിരിക്കുന്നു!- (118) "ആകയാൽ, എനിക്കും അവർക്കുമിടയിൽ നീ ഒരു തുറന്ന തീരു മാനം ഏർപ്പെടുത്തിത്തരേണമേ! എന്നെയും, സത്യവിശ്വാസികളായി എന്റെ കൂടെയുള്ളവരെയും രക്ഷപ്പെടു ത്തുകയും ചെയ്യേണമേ!' (119) അപ്പോൾ, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നിറക്കപ്പെട്ട കപ്പലിൽ നാം രക്ഷപ്പെടു ത്തിക്കൊടുത്തു. (120) പിന്നെ, ബാക്കിയുള്ളവരെ (അ തിന്) ശേഷം നാം മുക്കി നശിപ്പിക്കു കയും ചെയ്തു. (121) നിശ്ചയമായും അതിൽ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്; അവരിൽ അധികമാളും വിശ്വസിക്കുന്നവരല്ല. (122) നിശ്ചയമായും, നിന്റെ റ∫് തന്നെയാണ് പ്രതാപശാലിയും, കരു ണാനിധിയും. (117) അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ നിശ്ചയമായും എന്റെ ജനത എന്നെ വ്യാജമാക്കിയിരിക്കുന്നു (118) അതുകൊണ്ട് നീ തുറന്ന് (ഏർപ്പെടുത്തി) തരേണമേ എന്റെ ഇടയിലും അവരുടെ ഇടയിലും ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി) എന്നെ രക്ഷിക്കുകയും വേണമേ എന്റെ കൂടെയുള്ളവരെയും സത്യവിശ്വാസികളായിട്ട്, മിനുകളിൽ നിന്ന് (119) അപ്പോൾ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊടുത്തു തന്റെ കൂടെയുള്ളവരെയും കപ്പലിൽ നിറക്കപ്പെട്ട (120) പിന്നെ നാം മുക്കി, മുക്കി നശിപ്പിച്ചു ശേഷം, പിന്നീട് ശേഷിച്ചവരെ, ബാക്കിയുള്ളവരെ (121) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം അവരിൽ അധികമാളുകളല്ല വിശ്വസിക്കുന്നവർ, വിശ്വസിച്ചവർ (122) അവൻ തന്നെയാണ് പ്രതാപശാലി കരുണാനിധി സത്യവിശ്വാസത്തിന്റെ വിജയത്തിനും, അവിശ്വാസത്തിന്റെയും ധിക്കാരത്തിന്റെയും പരാജയത്തിനും വ്യക്തവും പരസ്യവുമായ ഒരു ദൃഷ്ടാന്തം ആയിത്തീരുമാറ് ഒരു തുറന്ന തീരുമാനം ഉണ്ടാക്കിത്തരേണമേ എന്ന് നൂഹ് നബി (അ) അവസാനം അല്ലാഹുവോട് പ്രാർത്ഥിച്ചു. അല്ലാഹു അത് സ്വീകരിച്ചു കൽപന പ്രകാരം അദ്ദേഹം ഒരു വലിയ കപ്പൽ നിർമിച്ചു. തന്റെകൂടെ സത്യവിശ്വാസികളായിരുന്നവരെ മുഴുവനും അതിൽ കയറ്റി. അദ്ദേ ഹത്തിൽ വിശ്വസിച്ചിരുന്നവർ ആകെ 80 പേരായിരുന്നുവെന്നും, അതിൽ പകുതി സ്ത്രീക ളായിരുന്നുവെന്നും പറയപ്പെട്ടു കാണുന്നു; നാടാകെ മുങ്ങിനശിച്ച ഒരു മഹാജ ലപ്രളയമുണ്ടായി. കപ്പലിലുള്ളവർമാത്രം രക്ഷപ്പെടുകയും, മറ്റുള്ളവരെല്ലാം അതിൽ മുങ്ങി നശിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വിശദവിവരം സൂ: ഹൂദ്, നൂഹ് എന്നിവയിൽ പ്രസ്താ വിക്കപ്പെട്ടിരിക്കുന്നു. തുടർന്നുള്ള ആയത്തുകളിൽ ഹൂദ് നബി (അ)യുടെ വൃത്താന്തം ആരം ഭിക്കുന്നു:- വിഭാഗം - 7
26:123–131كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ
إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ
إِنِّي لَكُمۡ رَسُولٌ أَمِينٞ
Passage continues through verse 26:131.
(123) "ആദ്' (ഗോത്രം) മുർസലു കളെ (ദൈവദൂതൻമാരെ) വ്യാജമാക്കി; (124) -അവരുടെ സഹോദരൻ ഹൂദ് അവരോട് പറഞ്ഞപ്പോൾ: "നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!' (125) "നിശ്ചയമായും, ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാകു ന്നു. (126) "അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (127) "അതിന്റെ പേരിൽ ഞാൻ നി ങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്റെ പ്രതിഫലം, ലോകരക്ഷിതാവിന്റെ മേൽ അല്ലാതെ (മറ്റാർക്കും ബാധ്യത) ഇല്ല. (128) "നിങ്ങൾ നേരമ്പോക്ക് കാണി മേടുക ളിലും അടയാളസ്തംഭം കെട്ടി (നിർമി ച്ചു) വരികയാണോ?! (129) "നിങ്ങൾ നിത്യവാസം ചെയ്തേക്കാമെന്ന ഭാവേന നിങ്ങൾ വൻകെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു?! (130) "നിങ്ങൾ കയ്യൂക്ക് നടത്തുക (എതിർക്കുക) യാണെങ്കിൽ, നിഷ്ഠൂ രൻമാരായ നിലയിൽ കയ്യൂക്ക് നടത്തു കയും (പിടികൂടുകയും) ചെയ്യുന്നു! (131) "ആകയാൽ, നിങ്ങൾ അല്ലാ ഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (123) ആദ് വ്യാജമാക്കി മുർസലുകളെ (124) അവ രോട് പറഞ്ഞപ്പോൾ അവരുടെ സഹോദരൻ ഹൂദ് നിങ്ങൾ സൂക്ഷിക്കു ന്നില്ലേ (125) നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂ ലാകുന്നു (126) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ (127) ഞാൻ നിങ്ങളോട് ചോദി ക്കുന്നില്ല അതിന്, അതിന്റെപേരിൽ യാതൊരു പ്രതിഫലവും എന്റെ പ്രതിഫലം അല്ല അല്ലാതെ, ഒഴികെ മേൽ, പേരിൽ ലോകരക്ഷിതാ വിന്റെ (128) നിങ്ങൾ കെട്ടിയുണ്ടാക്കുന്നുവോ, കെട്ടിടമുണ്ടാക്കുന്നുവോ എല്ലാ മേടുകളിലും, ഉയർന്ന കുന്നുകളിലും അടയാളം (അടയാളസ്തംഭം) നിങ്ങൾ നേരമ്പോക്ക് കാണിച്ചുകൊണ്ട്, വൃഥാ വേല ചെയ്തുകൊണ്ട്, വിളയാടുന്ന നില യിൽ (129) നിങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു വൻകെട്ടിടങ്ങൾ (കൊ ട്ടാര മന്ദിരങ്ങൾ മുതലായവ) നിങ്ങളായേക്കാമെന്ന നിലയിൽ, ആകുമെന്ന ഭാവ ത്തിൽ നിത്യവാസം ചെയ്യുന്ന, ശാശ്വതമായിരിക്കുന്ന(വർ) (130) നിങ്ങൾ കയ്യൂക്ക് നടത്തിയാൽ, പിടികൂടിയാൽ, എതിർത്താൽ നിങ്ങൾ കയ്യൂക്ക് നടത്തുന്നതാണ്, എതിർക്കുന്നതാണ് നിഷ്ഠൂരൻമാരായിക്കൊണ്ട്, സ്വേച്ഛാധിപന്മാരായിട്ട് (131) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനു സരിക്കുകയും ചെയ്യുവിൻ
26:132–135وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ
أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ
وَجَنَّـٰتٖ وَعُيُونٍ
Passage continues through verse 26:135.
(132) "നിങ്ങൾക്കറിയാവുന്നതു കൊണ്ട് നിങ്ങൾക്ക് സഹായം നൽകിയി ട്ടുള്ളവനെ (അല്ലാഹുവിനെ) നിങ്ങൾ സൂക്ഷിക്കുവിൻ. (133) "കന്നുകാലികളെ ധ ആടുമാ ടൊട്ടകങ്ങളെയും പ , മക്കളെയുംകൊണ്ട് അവൻ നിങ്ങൾക്ക് സഹായം നൽകിയി രിക്കുന്നു. (134) "തോപ്പുകൾകൊണ്ടും നീരു റവകൾകൊണ്ടും (സഹായം നൽകിയി രിക്കുന്നു) (135) "നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേൽ ഞാൻ ഭയപ്പെടുന്നു!' (132) നിങ്ങൾ സൂക്ഷിക്കുവിൻ യാതൊരുവനെ നിങ്ങൾക്കവൻ സഹായം നൽകിയിരിക്കുന്നു നിങ്ങൾക്കറിയാവുന്നത് കൊണ്ട് (133) നിങ്ങൾക്കവൻ സഹായം നൽകിയിരിക്കുന്നു കന്നുകാലികളെക്കൊണ്ട്, ആടുമാടൊട്ട കത്തിൽ മക്കളെയും (134) തോപ്പുകളെയും, തോട്ടങ്ങളെയും നീരുറവകളെയും, അരുവികളെയും (135) നിശ്ചയമായും ഞാൻ ഞാൻ ഭയ പ്പെടുന്നു നിങ്ങളുടെമേൽ, നിങ്ങളിൽ ഒരു ദിവസത്തിലെ ശിക്ഷ വമ്പിച്ച യമൻ പ്രദേശങ്ങളിൽപെട്ട ഹദ്വറമൗത്തി ( റ്റൾല ഞ്ചക്ക ങ )ന്നടുത്ത് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും അഹ്ക്വാഫ് ( ) എന്ന പേരിൽ അറിയപ്പെടുന്നതുമായ സ്ഥലങ്ങളായി രുന്നു ആദ് സമുദായക്കാരുടെ വാസസ്ഥലം. ഇന്നവിടെ മണൽക്കാടായിക്കിടക്കുകയാണ്. അതിന് വടക്കുഭാഗത്തായി ) എന്ന പ്രസിദ്ധമായ അറേ ബ്യൻ മരുഭൂമിയും സ്ഥിതി ചെയ്യുന്നു. വമ്പിച്ച തോട്ടങ്ങൾ, അരുവികൾ, കൃഷി സ്ഥലങ്ങൾ ആദി യായവയാൽ ഫലഭൂയിഷ്ഠമായിരുന്ന ആ രാജ്യം ഇപ്പോൾ ജനശൂന്യമായിക്കിടക്കുകയാണ്. നൂഹ് നബി (അ)യുടെ ജനതക്ക് ശേഷം നിലവിൽ വന്ന ഒരു സമുദായമാണ് ആദ് ഗോത്രം എന്ന് സൂ: 60 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, അത് ഇബ്റാഹീം നബി (അ)ക്ക് മുമ്പോ പിമ്പോ എന്ന് ഖണ്ഡിതമായി അറിയപ്പെടുന്നില്ല. മുമ്പായിരുന്നുവെന്നാണ് പലരും പറഞ്ഞുകാണുന്നത്. കയ്യൂക്കിലും മെയ്യൂക്കിലും വളരെ കവി പടം 8 ൽ നോക്കുക. ദേഹമുള്ളവരുമായിരുന്നു. ഇന്ത്യ, തുർക്കിസ്ഥാൻ മുതലായ വിദൂ രരാജ്യങ്ങളുമായി അവർ കച്ചവടം നടത്തിയിരുന്നുവത്രെ. ഉയർന്നുപൊന്തിനിൽക്കുന്ന മേടു കളിൽ വലിയ വലിയ സ്തംഭങ്ങൾ കെട്ടിപ്പൊക്കുകയും, കൊട്ടാരസമാനമായ വമ്പിച്ച മന്ദി രങ്ങൾ, അണക്കെട്ടുകൾ, വെള്ളത്താവളങ്ങൾ മുതലായവ നിർമിക്കുകയും അവരുടെ പതിവാ യിരുന്നു. ഇതെല്ലാം ഉപയോഗത്തെയോ, ആവശ്യത്തെയോ, അടിസ്ഥാനമാക്കിയല്ല. കേവലം നേരമ്പോക്കിനും അഭിമാനത്തിനും വേണ്ടിമാത്രമായിരുന്നു. ആദ് സമുദായം വിഗ്രഹാരാധനയിൽ മുഴുകിയിരുന്ന അവസരത്തിലാണ് ഹൂദ് നബി (അ) അവരിലേക്ക് റസൂലായി നിയോഗിക്കപ്പെട്ടത്. മേൽ കണ്ടപ്രകാരം അദ്ദേഹം അവരെ കഴിയുന്നത്ര ഉപദേശിച്ചുനോക്കി. നിഷ്ഠൂരബുദ്ധികളായിരുന്ന അവരിൽനിന്നുണ്ടായ മറു പടിയുടെ ചുരുക്കം ഇതായിരുന്നു:
26:136–138قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ
إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ
وَمَا نَحۡنُ بِمُعَذَّبِينَ
(136) അവർ പറഞ്ഞു: (ഹൂദേ) നീ സദുപദേശം നൽകിയോ, അല്ലെങ്കിൽ നീ ഉപദേഷ്ടാക്കളിൽ പെട്ടവനായി ല്ലയോ, ഞങ്ങളെ സംബന്ധിച്ച് (രണ്ടും) സമമാകുന്നു. (137) "ഇത് മുൻകഴിഞ്ഞവരുടെ സമ്പ്രദായമല്ലാതെ (മറ്റൊന്നും) അല്ല. (138) "(നീ താക്കീത് ചെയ്യുന്നതു പോലെ) ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവ രല്ലതന്നെ.' (136) അവർ പറഞ്ഞു ഞങ്ങളിൽ (ഞങ്ങളെ സംബന്ധിച്ച്) സമമാണ് നീ സദുപദേശം ചെയ്തുവോ അല്ലെങ്കിൽ നീ ആയില്ലയോ സദുപദേശം നൽകുന്നവരിൽ (137) ഇതല്ല സ്വഭാവമല്ലാതെ, സമ്പ്രദായമ ല്ലാതെ മുൻകഴിഞ്ഞവരുടെ, ആദ്യത്തെ കൂട്ടരുടെ, മുൻഗാമികളുടെ (138) ഞങ്ങളല്ല ശിക്ഷിക്കപ്പെടുന്നവർ ഹൂദേ, നീ വൃഥാ ഞങ്ങളെ ഉപദേശിച്ചു ബുദ്ധിമുട്ടേണ്ടതില്ല. നീ ഉപദേശിച്ചാലും, ഇല്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ ഈ സമ്പ്രദായത്തിൽനിന്ന് പിൻമാറുവാൻ പോകുന്നില്ല. ഇത് ഞങ്ങൾ പുത്തനായി സ്വീകരിച്ചതൊന്നുമല്ല. പൂർവ്വപിതാക്കളായിട്ടേ സ്വീകരിച്ചുവന്ന താണ്. അവർ ജീവിച്ചുമരണപ്പെട്ടുപോയതുപോലെ, ഞങ്ങളും ജീവിക്കുകയും മരിക്കുകയും ചെയ്യും. എന്നല്ലാതെ, ഒരു പുനർജീവിതമോ, ശിക്ഷാനടപടിയോ ഒന്നും ഉണ്ടാകുവാൻ പോകുന്നില്ല. എന്നൊക്കെയാണ് അവരുടെ മറുപടി. സൂ: ഹൂദിൽ ഇവരെപ്പറ്റി അല്ലാഹു ഇങ്ങനെ പറഞ്ഞുകാണാം. 53 (അവർ പറഞ്ഞു: ഹൂദേ, നീ ഞങ്ങൾക്ക് ഒരു വാക്കിനാൽ ഞങ്ങൾ ഞങ്ങളുടെ ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരുമല്ല.) ഇമാം ഇബ്നുജരീർ (റ) പറഞ്ഞത് പോലെ, ഇവരും മക്കാമുശ്രിക്കുകളുടെ മാതിരി ലോക ത്തിനൊരു സ്രഷ്ടാവും രക്ഷിതാവുമുണ്ടെന്ന വിശ്വാസക്കാരായിരുന്നുവെന്നാണ് മനി ലാക്കേണ്ടത്. അഥവാ, നിരീശ്വരവാദികളായിരുന്നില്ല. ഞങ്ങളുടെ നടപടികൾ മുൻഗാമിക ളുടെ നടപടികൾ തന്നെയാണെന്നും, അത്മൂലം ഞങ്ങൾക്ക് ശിക്ഷ ബാധിക്കാൻ പോകുന്നി ല്ലെന്നും പറയുവാൻ കാരണം അതാണ്. വിഗ്രഹങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ തങ്ങൾക്ക് ശുപാർശചെയ്യുമെന്ന് ഇവരും വിശ്വസിച്ചിരുന്നു. അതിനായി ഇവരും വിഗ്രഹാരാധന നട ത്തിവന്നു.
26:139–140فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
(139) അങ്ങനെ, അവർ അദ്ദേ ഹത്തെ കളവാക്കി, അതിനാൽ, അവരെ നാം (അല്ലാഹു) നശിപ്പിച്ചു. നിശ്ചയമാ യും, അതിൽ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരിൽ, അധികമാളും വിശ്വസി ക്കുന്നവരല്ല. (140) നിശ്ചയമായും, നിന്റെ രക്ഷി താവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും. (139) അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി അപ്പോൾ നാമവരെ നശിപ്പിച്ചു നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ആയില്ല, അല്ല അവരിൽ അധികവും, മിക്കവരും വിശ്വസിക്കുന്നവർ, വിശ്വാസികൾ (140) നിശ്ചയമായും നിന്റെ റ∫് അവൻ തന്നെ പ്രതാ പശാലി കരുണാനിധി ആദ് സമുദായത്തിന് ബാധിച്ച ശിക്ഷ അതിഘോരമായ കാറ്റായിരുന്നു. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിന്ന ഭയങ്കര കൊടുങ്കാറ്റ്! ദീർഘകായൻമാരായിരുന്ന അവരെല്ലാം, ഈത്തപ്പന കടപുഴകി വീണകണക്കെ അതിൽ വീണടിഞ്ഞു നശിച്ചുപോയി! കാറ്റ് തട്ടിയ വസ്തുക്കളെല്ലാം നശിച്ചു ദ്രവിച്ചു തുരുമ്പുകളായിത്തീരുകയും ചെയ്തു. അങ്ങനെ ആ സമുദായം പാടെ നാമാവശേഷമായിപ്പോയി! ( യ്യുലൃ മ്പീത്ഥിറ ശിഞ്ചിഖൃ പ്ലിത്ഥിമ ) വിഭാഗം - 8
26:141–147كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ
إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ
إِنِّي لَكُمۡ رَسُولٌ أَمِينٞ
Passage continues through verse 26:147.
(141) "ഥമൂദ്' (ഗോത്രം) ദൈവ ദൂതൻമാരെ (മുർസലുകളെ) വ്യാജ മാക്കി: (142) -അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞപ്പോൾ: "നിങ്ങൾ സൂക്ഷിക്കുന്നില്ലേ?! (143) "നിശ്ചയമായും, ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാകു ന്നു. (144) "അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (145) "അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; എന്റെ പ്രതിഫലം, ലോകരക്ഷിതാവിന്റെമേൽ അല്ലാതെ (മറ്റാർക്കും ബാധ്യത) ഇല്ല. (146) "ഇവിടെയുള്ളതിൽ ഭൗതിക സുഖങ്ങളിൽ നിങ്ങൾ നിർഭയരായ നിലയിൽ വിട്ടേക്കപ്പെടുന്നതാണോ?! (147) "അതായത്, തോപ്പുകളിലും നീരുറവകളിലും,- 141 പ ഥമൂദ് വ്യാജമാക്കി മുർസലുകളെ (142) അവ രോട് പറഞ്ഞപ്പോൾ അവരുടെ സഹോദരൻ സ്വാലിഹ് നിങ്ങൾ സൂക്ഷി ക്കുന്നില്ലേ (143) നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാണ് (144) ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ (145) നിങ്ങളോട് ഞാൻ ചോദി ക്കുന്നില്ല അതിന്, അതിന്റെ പേരിൽ ഒരു പ്രതിഫലവും എന്റെ പ്രതി ഫലമല്ല അല്ലാതെ, ഒഴികെ ലോകരക്ഷിതാവിന്റെ മേൽ (146) നിങ്ങൾ വിട്ടേക്കപ്പെടുമോ, ഉപേക്ഷിച്ചുവിടപ്പെടുമോ ഇവിടെയുള്ളതിൽ നിർഭയരായിക്കൊണ്ട്, വിശ്വസ്തരായിക്കൊണ്ട് (147) തോപ്പുകളിലായിട്ട് നീരുറവകളിലും
26:148–152وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ
وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
Passage continues through verse 26:152.
(148) "വിളകളിലും, (പഴങ്ങളുടെ ഭാരത്താൽ) കുലയൊടിഞ്ഞു വീഴാറായ ഈത്തപ്പനകളിലും?! (149) "ആഹ്ലാദചിത്തരായും കൊണ്ട് നിങ്ങൾ മലകളിൽ നിന്നും (പാറ) വെട്ടിത്തുരന്ന് വീടുണ്ടാക്കു കയും ചെയ്യുന്നു! (150) "ആകയാൽ, നിങ്ങൾ അല്ലാ ഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (151) "അതിക്രമികളുടെ കൽപന നിങ്ങൾ അനുസരിക്കുകയും അരുത്;- (152) "അതായത്, നാട്ടിൽ കുഴപ്പ മുണ്ടാക്കുകയും, (നാട്) നന്നാക്കാതിരി ക്കുകയും ചെയ്യുന്നവരുടെ (കൽപന). (148) വിളകളിലും, കൃഷികളിലും ഈത്തപ്പനകളിലും അവ യുടെ കുല ഒടിഞ്ഞു തൂങ്ങിയതാണ്, ഒടിഞ്ഞു വീഴാറായതാണ് (149) നിങ്ങൾ വെട്ടിത്തുറക്കുന്നു, തുരന്നുണ്ടാക്കുന്നു, ശിൽപ വേല ചെയ്യുന്നു മലകളിൽ നിന്ന് വീടുകളെ, ചില വീടുകളെ ആഹ്ലാദചിത്തരായി, സുഖലോലുപൻമാ രായി (150) ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ (151) നിങ്ങൾ അനുസരിക്കുകയുമരുത് അതിക്രമികളുടെ കല്പന, അതിരുകടന്നവരുടെ നിർദ്ദേശം (152) യാതൊരുകൂട്ടർ അവർ കുഴപ്പമുണ്ടാക്കുന്നു, നാശമുണ്ടാക്കുന്നു ഭൂമി യിൽ, നാട്ടിൽ നന്മയുണ്ടാക്കുന്നുമില്ല, നന്നാക്കുകയുമില്ല ഹിജാസിൽനിന്ന് സിറിയയിലേക്ക് പോകുന്ന ഒട്ടകപ്പാതയിൽ സ്ഥിതിചെയ്യുന്ന രാജ്യമായി രുന്നു പ്രാചീനഗോത്രമായ "ഥമൂദി'ന്റെ വാസസ്ഥലം. "അൽഹിജ്ർ' ( ) എന്നും, "മദാ ഇനുസ്വാലിഹ്' (സ്വാലിഹിന്റെ പട്ടണങ്ങൾ- ) എന്നും ഇതിന് പേർ പറയു ന്നു. മദീനഃയിൽ നിന്ന് വടക്ക് സുമാർ 180 നാഴികയും, തബൂക്കിൽനിന്ന് തെക്കുകിഴക്ക് ഏക ദേശം 170 നാഴികയും അകലെയായി അത് സ്ഥിതിചെയ്യുന്നു. മിക്ക ഭാഗവും മലമ്പാറകളാൽ പടം 8 നോക്കുക. ൽ രാജ്യങ്ങൾ സന്ദർശിച്ച ഡൌട്ടി ( ) എന്ന ഒരു യൂറോപ്യൻ സഞ്ചാരി, ആ രാജ്യങ്ങളെ സംബന്ധിച്ചെഴുതിയ ഗ്രമ്ലത്തിൽ അൽഹിജ്റിന്റെ ഒരു വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പാറകൾ വെട്ടി നിർമിച്ച വീടുകൾ , ക്ഷേത്രങ്ങൾ, ദർബാറുകൾ മുതലായവയുടെ അവശിഷ്ടങ്ങൾ, താഴെ പറയുന്ന പ്രകാരം സ്വാലിഹ് നബി (അ)യുടെ ഒട്ടകത്തെ അവി ശ്വാസികൾ അപകടപ്പെടുത്തിയ സ്ഥലം ( -ഒട്ടകം മുട്ടുകുത്തിയ സ്ഥലം) അത് വെള്ളം കുടിച്ചിരുന്ന കിണർ മുതലായവ ഇന്നും കാണാവുന്നതായി ആ ചരിത്ര ഗവേഷ കൻ രേഖപ്പെടുത്തിയിരിക്കുന്നു. എത്രയോ കൊല്ലങ്ങൾക്ക് മുമ്പ് തന്നെ അറബികൾ ദൂരദേ ശങ്ങളുമായി കച്ചവടം നടത്തിയിരുന്നു. സുദീർഘമായ ഒട്ടകമാർഗങ്ങളിലൂടെയായിരുന്നു അത്. അറേബ്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് യമനിൽനിന്ന് തുടങ്ങി മക്കഃ മദീ നഃ തബൂക്ക്, ലൂത്വ് നബി(അ)യുടെ രാജ്യങ്ങൾ എന്നീ പ്രദേശങ്ങൾ വഴി അത് ( )ൽ എത്തുന്നു. അനന്തരം ഒരു ശാഖ ഇൗജിപ്തിലേക്കും മറ്റേത് നേരെ ദിമിശ്ക്വി ( ഡമാസ്ക്കസ്) ലേക്കും പിരിഞ്ഞുപോകുന്നു. ( ) ഇൗ പാത കേവലം ഒരു വാണിജ്യമാർഗം മാത്രമല്ല; അറബികളുടെ പൊതുവായ ഹജ്ജ് മാർഗം ( ) കൂടി യാണ്. അതുകൊണ്ടാണ്, ലൂത്വ് നബി (അ), സ്വാലിഹ് നബി (അ) എന്നിവരുടെ സമു ദായങ്ങളുടെ ചരിത്രം പറയുമ്പോൾ, അറബികൾക്ക് പരിചയമുള്ള സ്ഥലങ്ങളെന്ന നിലക്ക് ക്വുർ ആൻ അവയെ വിവരിക്കുന്നതും ഓർമിപ്പിക്കുന്നതും. നബി തിരുമേനി ˜ ഒരിക്കൽ ആ നാട്ടിനടുത്തുകൂടി പോയപ്പോൾ, അല്ലാഹുവിന്റെ ശാപ ത്തിന് ഇരയായ ആ നാട്ടിൽ കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾ പ്രവേശിക്കരുതെന്ന് സ്വഹാബി കളെ ഉപദേശിക്കുകയുണ്ടായി. ഭൗതികമായ ആർഭാടങ്ങളിലും, ആഡംബര ജീവിതത്തിലും മുഴുകിയിരുന്ന ഇൗ സമുദായവും വിഗ്രഹാരാധനക്കാരായിരുന്നു. ഇതര സമുദായങ്ങളെ പ്പോലെത്തന്നെ അവരും തങ്ങളുടെ പ്രവാചകനോട് പെരുമാറി:- ( ) ഇ. ങ. ) പടം 8 നോക്കുക.
26:153–159قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ
قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ
Passage continues through verse 26:159.
(153) അവർ പറഞ്ഞു: "നിശ്ചയമായും നീ ആഭിചാരബാധിതരിൽ പെട്ടവൻ തന്നെയാണ്.' (154) "നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. "ആകയാൽ, നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ, ഒരു ദൃഷ്ടാന്തം കൊണ്ടുവാ?' (155) അദ്ദേഹം പറഞ്ഞു: "ഇതാ (ദൃ ഷ്ടാന്തമായി) ഒരൊട്ടകം! ഒരു (ദിവസത്തെ) വെള്ളം കുടി അതിനും, വെള്ളം കുടി നിങ്ങൾക്കും (ഊഴം) ആകുന്നു. (156) യാതൊരു (തരത്തിലുള്ള) തിന്മകൊണ്ടും നിങ്ങൾ അതിനെ തൊട്ടുപോകരുത് (ഉപദ്രവിക്കരുത്) (കാരണം,) അപ്പോൾ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂ ടിയേക്കും.' (157) എന്നാൽ, അവർ അതിനെ (കുതികാൽവെട്ടി) അറുത്തുകളഞ്ഞു. അങ്ങനെ, അവർ ഖേദക്കാരായി ത്തീർന്നു. (158) ഉടനെ, ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അതിൽ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരിൽ അധികമാളും വിശ്വസിക്കുന്നവരല്ല. (159) നിശ്ചയമായും നിന്റെ രക്ഷി താവ് തന്നെയാണ് പ്രതാപശാലിയും കരുണാനിധിയും. (153) അവർപറഞ്ഞു നിശ്ചയമായും നീ സിഹ്ർ (ആഭിചാ രം, മാരണം) ബാധിതരിൽ പെട്ടവൻതന്നെ, (മാരണം ചെയ്യപ്പെട്ടവനാണ്) (154) നീ അല്ല ഒരു മനുഷ്യനല്ലാതെ ഞങ്ങളെപ്പോലുള്ള ആകയാൽ നീ വാ ദൃഷ്ടാന്തവും കൊണ്ട് നീ ആണെങ്കിൽ സത്യവാന്മാരിൽ, സത്യ വാദികളിൽ (പെട്ടവൻ) (155) അദ്ദേഹം പറഞ്ഞു ഇതാ ഒരൊട്ടകം അതി ന്, അതിന്നാണ് ഒരു കുടി, (ഒരു പ്രാവശ്യത്തെ കുടിക്കൽ) നിങ്ങൾക്കാണ്, നിങ്ങൾക്കുമുണ്ട് ഒരു ദിവസത്തെ കുടി നിശ്ചിതമായ, നിർണയിക്കപ്പെട്ട, അറിയപ്പെട്ട (156) നിങ്ങളതിനെ തൊടരുത്, സ്പർശിക്കരുത് ഒരു തിന്മകൊണ്ടും എന്നാൽ നിങ്ങൾക്ക് പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും ഒരു ദിവസത്തെ ശിക്ഷ വമ്പിച്ച (157) എന്നാൽ അവർ അതിനെ കുത്തി അറുത്തു, കുതികാൽ വെട്ടി അങ്ങനെ (അതുകാരണം) അവർ ആയി (158) ഉടനെ (അതിനാൽ) അവരെ പിടികൂടി ശിക്ഷ നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ആയിരു ന്നില്ല, അല്ല അവരിൽ അധികവും വിശ്വസിക്കുന്നവർ (159) നിശ്ച യമായും നിന്റെ റ∫് അവൻ തന്നെ പ്രതാപശാലി കരുണാനിധി ആരിൽ നിന്നോ ആഭിചാരബാധയേറ്റു നിനക്ക് ബുദ്ധി ഭ്രമിച്ചുപോയിരിക്കുകയാണ്, അതു കൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളിൽ കവിഞ്ഞ ഒരു വിശേ ഷതയും നിനക്കില്ല, നീ പറയുന്ന വാദം ശരിയാണെങ്കിൽ ഒരു ദൃഷ്ടാന്തം ഞങ്ങൾക്ക് കാട്ടി ത്തരണം എന്നാണ് ഇവർ സ്വാലിഹ് നബി (അ)യോട് പറയുന്നത്. അവസാനം ഒരു ഒട്ട കത്തെ അല്ലാഹു അവർക്ക് ദൃഷ്ടാന്തമാക്കിക്കൊടുത്തു. അതിന് എന്തോ ചില അസാധാര ണത്വമുണ്ടായിരുന്നു. അവരുടെ വെള്ളത്താവളത്തിൽനിന്ന് വെള്ളം കുടിക്കുവാൻ -ഒരു ദിവസം ഒട്ടകത്തിനും, ഒരു ദിവസം അവർക്കും എന്ന്പ്രത്യേകം ഊഴം നിശ്ചയിച്ചിരുന്നു. ഇതവർക്ക് സഹിക്കാതായി. ഒട്ടകത്തിന്റെ തീറ്റ, വെള്ളംകുടി മുതലായ ഒന്നിലും കൈകടത്തരുത് എന്നൊക്കെ പ്രവാ ചകൻ അവരെ മുടക്കിയിരുന്നു. അങ്ങനെ വല്ലതും ചെയ്താൽ അവർക്ക് വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്ന് താക്കീതും നൽകി. പക്ഷേ, കുറേ കഴിഞ്ഞപ്പോൾ, അതിനെ കൊന്നുകള യുവാൻ അവർ ഒരാളെ ശട്ടംകെട്ടി. അവനതിന് ധൈര്യപ്പെടുകയും ചെയ്തു. ഒട്ടകത്തെ അപകടപ്പെടുത്തിയാൽ മൂന്ന് ദിവസം കൊണ്ട് ശിക്ഷ ബാധിക്കുമെന്നായിരുന്നു മുന്നറി യിപ്പ്. സംഭവം കഴിഞ്ഞശേഷം അവർ അതിനെക്കുറിച്ച് ഖേദക്കാരായി. എങ്കിലും ഫലമെന്ത്?! താക്കീത് ചെയ്യപ്പെട്ട ഭൂകമ്പവും ഒരു വമ്പിച്ച ശബ്ദവും, അഥവാ അവർ നിശ്ശേഷം നശിച്ചുപോയി! പ്രവാചകനും, സത്യവിശ്വാ സികളും നേരത്തെത്തന്നെ സ്ഥലംവിട്ടുപോയി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവർ 120 പേരും, നശിച്ചുപോയവർ 5000 വീട്ടുകാരുമായിരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിക്കാണുന്നു. അല്ലാ ഹുവിന്നറിയാം. ഥമൂദ് ഗോത്രക്കാർ ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ സ്വാലിഹ് (അ) ചെയ്തു. ഒരു പാറക്കല്ല് പൊട്ടിക്കീറി അതിൽനിന്നാണ് ഒട്ടകം പ്രത്യക്ഷപ്പെട്ടതെന്നും, ആവശ്യമുള്ള വർക്കെല്ലാം ഇഷ്ടംപോലെ കറന്നുകുടിക്കുമാറ് ധാരാളം പാലുണ്ടായിരുന്ന ഒട്ടകമായിരുന്നു അതെന്നും മറ്റും ചില വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, ഇതിനൊന്നും വിശ്വാ സയോഗ്യമായ തെളിവ് കാണുന്നില്ല. ഥമൂദ് ഗോത്രക്കാരുടെ ചരിത്രം അടുത്ത സൂറത്തിലും മറ്റ് പല സൂറത്തുകളിലും അല്ലാഹു ഉദ്ധരിച്ചിട്ടുള്ളതാകുന്നു. വിഭാഗം - 9 അത് കേവലം ഒരു സാധാരണ ഒട്ടകം മാത്രമായിരുന്നുവെന്ന് ചിലർ പറഞ്ഞു കാണുന്നു. ഇതിനെക്കുറിച്ച് സൂറത്തുൽ ക്വമറിൽവെച്ച് നമുക്ക് സംസാരിക്കാം. അസ്ലിക്കഠൃ
26:160–164كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ
إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ
إِنِّي لَكُمۡ رَسُولٌ أَمِينٞ
Passage continues through verse 26:164.
(160) ലൂത്വിന്റെ ജനത മുർസലു കളെ വ്യാജമാക്കി;- (161) അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞപ്പോൾ: "നിങ്ങൾ സൂക്ഷിക്കുന്നില്ലേ?! (162) "നിശ്ചയമായും, ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാകു ന്നു. (163) "അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (164) "അതിന്റെ പേരിൽയാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. എന്റെ പ്രതിഫലം, ലോകരക്ഷിതാവിന്റെപേരിൽ അല്ലാതെ (മറ്റാർക്കും ബാധ്യത) ഇല്ല.' (160) വ്യാജമാക്കി ലൂത്വിന്റെ ജനത മുർസലുകളെ (161) അവരോട് പറഞ്ഞപ്പോൾ അവരുടെ സഹോദരൻ ലൂത്വ് നിങ്ങൾ സൂക്ഷിക്കുന്നില്ലേ (162) നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ത നായ റസൂലാണ് (163) ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കുകയും ചെയ്യുവിൻ (164) നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല അതിന്റെ പേരിൽ ഒരു പ്രതിഫലവും എന്റെ പ്രതിഫ ലമല്ല ലോകരക്ഷിതാവിന്റെ മേലല്ലാതെ "അവരുടെ സഹോദരൻ' ( ) എന്നും, വിശ്വസ്തനായ റസൂൽ ( ) എന്നും ഓരോ നബിമാരെപ്പറ്റിയും വിശേഷിപ്പിച്ചു പറഞ്ഞതിൽ ചില സൂചനകളുണ്ട്. അവരെപ്പോലെ അവരുടെ കൂട്ടത്തിൽ കഴിഞ്ഞുകൂടിയിരുന്ന ആളും, അവർക്ക് സുപരിചിതനും, അവരുമായി ബന്ധപ്പെട്ടവനുമായ വ്യക്തിയെയായിരുന്നു ഓരോ സമുദായത്തിലേക്കും റസൂലായി നിയോ ഗിക്കപ്പെട്ടിരുന്നത് എന്നത്രെ ഒരു സൂചന. മറ്റൊന്ന്: പ്രവാചകത്വം ലഭിക്കുന്നതുവരെ വിശ്വ സ്തനും സത്യവാനുമാണെന്ന് സമ്മതിക്കപ്പെട്ടിരുന്ന വ്യക്തികളാണ് അവർ എന്നുള്ളതാ ണ്. ആ സ്ഥിതിക്ക് ഓരോ സമുദായത്തിനും സുപരിചിതനും സുസമ്മതനുമായ അവരുടെ പ്രവാചകനെ നിഷേധിക്കുവാൻ ന്യായമില്ലല്ലോ. 162, 163, 164 എന്നീ ആയത്തുകളിലെ വാക്യങ്ങൾ ലൂത്വ് നബി (അ) മാത്രമല്ല, ഇതിനു മുമ്പ് പ്രസ്താവിക്കപ്പെട്ട നബിമാരും അവരുടെ സമുദായങ്ങളോട് പറഞ്ഞിരുന്നുവെന്ന് നാം നബി (അ)യുടെ വാക്യങ്ങളിലും അതേ വാക്കുകൾ കാണാം. എല്ലാ റസൂലുകളുടെയും പരമപ്രധാനമായ പ്രബോധനതത്വം ഏതാണെന്ന് ഇതിൽനിന്ന് മനിലാക്കാം. അതിന് പുറമെ, അതത് സമുദായത്തി ന്റെയും, സന്ദർഭത്തി ന്റെയും പരിതഃസ്ഥിതിയനുസരിച്ച് ചില പ്രത്യേക വിഷയങ്ങൾ ഓരോ റസൂലിനും പ്രത്യേകം പ്രസ്താവനകൾ പരിശോ ധിച്ചാൽകാണാവുന്നതാണ്. അക്കൂട്ടത്തിൽ, ലൂത്വ് നബി (അ)യുടെ ജനങ്ങൾക്കിടയിൽ പ്രചാ രത്തിലുണ്ടായിരുന്ന ഒരു നീചപ്രവൃത്തിയെപ്രകൃതിവിരുദ്ധമായ ഒരു ദുർന്നടപ്പിനെപ്പറ്റി അദ്ദേഹം അവരോട് എടുത്തുപറയുന്നു:
26:165–166أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ
(165) "ലോകരിൽ നിന്ന് നിങ്ങൾ (മാത്രം) ആണുങ്ങളുടെ അടുക്കൽ ചെല്ലുകയോ?! (166) "നിങ്ങളുടെ ഇണകളായി നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കു വേണ്ടി സൃഷ്ടിച്ചുതന്നതിനെ ധ ഭാര്യ മാരെ പ നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നു?! എന്നാൽ, നിങ്ങൾ അതിക്രമകാരിക ളായ ഒരു ജനതതന്നെ!' (165) നിങ്ങൾ ചെല്ലുന്നുവോ ആണുങ്ങളുടെ അടുക്കൽ ലോകരിൽ നിന്ന് (166) നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നു. ഉപേക്ഷിക്കുകയും ചെയ്യുന്നു സൃഷ്ടിച്ചിട്ടുള്ളതിനെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെ റ∫് നിങ്ങളുടെ ഇണകളായി, ഭാര്യമാരിൽനിന്ന് എന്നാൽ, പക്ഷേ നിങ്ങൾ ഒരു ജനതയാണ് അതിക്രമകാരികളായ സ്വന്തം ഭാര്യമാരെ വീട്ടിൽ വിട്ടേച്ചു അവർക്ക് പകരം പുരുഷൻമാരെക്കൊണ്ട് കാമനിവൃ ത്തിവരുത്തുന്ന അതിനികൃഷ്ടമായ ഒരു സമ്പ്രദായത്തെക്കുറിച്ചാണ് ലൂത്വ് നബി (അ) ആക്ഷേപിക്കുന്നത്. ഈ ലജ്ജാവഹമായ വഴക്കം മുമ്പൊരു സമുദായത്തിലും പതിവില്ലാത്ത തായിരുന്നു. ഇത് കൂടാതെ, കവർച്ച, കൊള്ള മുതലായ പല തോന്നിയവാസങ്ങളും ഇവർ നടത്തിയിരുന്നതായി സൂറത്തുൽ "അൻകബൂത്തി' ( )ൽ കാണാം. ലൂത്വ് നബി (അ) യുടെ ഉപദേശങ്ങളൊന്നും അവർ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, അവർ അദ്ദേഹത്തിന് ഇങ്ങനെ ഒരു അന്ത്യശാസനവും നൽകി;
26:167–168قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ
(167) അവർ പറഞ്ഞു: "നീ വിരമി ക്കാത്തപക്ഷം ലൂത്വ് -തീർച്ചയായും നീ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തി ലായിത്തീരുന്നതാണ്.' (168) അദ്ദേഹം പറഞ്ഞു: "നിശ്ചയ മായും ഞാൻ നിങ്ങളുടെ (ഈ) പ്രവൃ ത്തിയോട് കഠിന വിദ്വേഷമുള്ളവരിൽ പെട്ടവനാണ്.' (167) അവർപറഞ്ഞു തീർച്ചയായും നീ വിരമിച്ചില്ലെങ്കിൽ ലൂത്വേ നിശ്ചയമായും നീ ആയിത്തീരും പുറത്താക്കപ്പെടുന്നവരിൽ (168) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ നിങ്ങളുടെ പ്രവൃത്തിയോട് കഠിനവിദ്വേഷമുള്ളവരിൽ പെട്ടവനാണ്, വളരെ വെറുക്കുന്നവനാണ് നിന്റെ ഈ ഉപദേശങ്ങളൊക്കെ നിറുത്തൽ ചെയ്യാത്തപക്ഷം ഞങ്ങൾ നിന്നെ ബഹി ഷ്കരിച്ച് നാട്ടിൽ നിന്ന് പുറംതള്ളുമെന്നായിരുന്നു അവരുടെ അന്ത്യശാസനം. ലൂത്വ് നബി (അ)യാകട്ടെ, തന്റെ കഠിനമായ പ്രതിഷേധവും വെറുപ്പും തുറന്നു പ്രഖ്യാപിച്ചു. അവ രിൽ നിന്നും എനി പ്രതീക്ഷക്ക് പഴുതില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു:-
26:169–175رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ
فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ
Passage continues through verse 26:175.
(169) "രക്ഷിതാവേ, ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് എന്നെയും എന്റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തേണമേ!' (170) അങ്ങനെ, അദ്ദേഹത്തെ യും, തന്റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തി;- (171) -അവശേഷിച്ചവരിൽ പെട്ട ഒരു വൃദ്ധസ്ത്രീ ഒഴികെ. (172) പിന്നെ, മറ്റുള്ളവരെ നാം തകർത്തു (നിശ്ശേഷം നശിപ്പിച്ചു) കള ഞ്ഞു . (173) അവരുടെമേൽ നാം ഒരു (ത രം) മഴ വർഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ (ആ) മഴ വളരെ ചീത്ത! (174) നിശ്ചയമായും, അതിൽ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്. അവരിൽ, അധികമാളും വിശ്വസിക്കുന്നവരല്ല. (175) നിശ്ചയമായും, നിന്റെ റ∫ു ണാനിധിയും. (169) എന്റെ രക്ഷിതാവേ എന്നെ നീ രക്ഷപ്പെടുത്തേണമേ എന്റെ സ്വന്തക്കാരെയും, ആൾക്കാരെയും, കുടുംബത്തെയും അവർ പ്രവർത്തിക്കുന്ന തിൽനിന്ന് (170) അപ്പോൾ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി തന്റെ സ്വന്തക്കാരെയും മുഴുവനും (171) ഒരു വൃദ്ധ സ്ത്രീ ഒഴികെ, ഒരു കിഴ വിയെ അല്ലാതെ അവശേഷിച്ചവരിൽ പെട്ട, പിന്തിനിന്നവരിൽ (172) പിന്നെ നാം തകർത്തു, നിശ്ശേഷം നശിപ്പിച്ചു മറ്റുള്ളവരെ, മറ്റേ കൂട്ടരെ (173) നാം വർഷിപ്പിക്കുകയും ചെയ്തു, മഴ പെയ്യിപ്പിച്ചു അവരിൽ ഒരു മഴ വളരെ ചീത്ത, മോശപ്പെട്ടത് താക്കീത് (മുന്നറിയിപ്പ്) നൽകപ്പെട്ടവരുടെ മഴ (174) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം അല്ല, ആയി ട്ടില്ല അവരിലധികവും വിശ്വസിക്കുന്നവർ (175) നിശ്ചയമായും നിന്റെ റ∫് അവൻ തന്നെയാണ് പ്രതാപശാലി കരുണാനിധി ലൂത്വ് നബി (അ)യുടെ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രഭാതത്തിനുമുമ്പായി നാടുവിട്ടുകൊള്ളുവാൻ അല്ലാഹു കൽപിച്ചു. ആ നാട്ടിൽ അദ്ദേഹത്തിന്റെ ഒരേ ഒരു വീടല്ലാതെ മുസ്ലിം വീടുണ്ടായിരുന്നില്ല. ( 36 : ) ലൂത്വ് നബി (അ)യുടെ ഭാര്യയായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിൽ വിശ്വസി ച്ചിരുന്നില്ല. അവൾ തോന്നിയവാസികളുടെ പക്ഷക്കാരിയായിരുന്നു. അവൾ അദ്ദേഹത്തോ ടൊപ്പം പുറത്തുപോകാതെ അവശേഷിക്കുകയും, ജനങ്ങൾക്ക് ബാധിച്ച മഹാശിക്ഷയിൽ അകപ്പെടുകയും ചെയ്തു. 171 -ാം വചനത്തിൽ പ്രസ്താവിച്ച വൃദ്ധസ്ത്രീ ( ) അവ ളാകുന്നു. ഈ ജനതയെപ്പറ്റി പലേടത്തും പ്രസ്താവിച്ചിട്ടുണ്ട്. ഹൂദ്, ഹിജ്ർ ( ,ഛൾഴ ) എന്നീ സൂറത്തുകളിൽ പറഞ്ഞിട്ടുള്ളതിന്റെ സംക്ഷിപ്തം ഇതാണ്:- ഇബ്റാഹീം നബി (അ)യുടെ വാർദ്ധക്യകാലത്ത് അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കു വാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിക്കുവാനായി വന്ന ദൂതൻമാർ (മലക്കു കൾ) അതിനുശേഷം ലൂത്വ് നബി (അ) യുടെ അടുക്കൽ ചെന്നു. കേവലം മൃഗീയ സ്വഭാ വികളായ തന്റെ നാട്ടുകാർ തന്റെ അതിഥികളെ മാനഭംഗപ്പെടുത്തുവാൻ ശ്രമിക്കുമോ എന്ന് അദ്ദേഹത്തിന് ഭയമായി. അതിഥികൾ മലക്കുകളാണെന്ന വസ്തുത അദ്ദേഹം മനിലാക്കിയിരുന്നില്ല. (അവർ സുന്ദരൻമാരായ യുവാക്കളുടെ രൂപത്തിലായിരുന്നു പ്രത്യക്ഷ പ്പെട്ടിരുന്നതും.) ആ തെമ്മാടികൾ ഇവരെപ്പറ്റി അറിഞ്ഞു. അവർ സസന്തോഷം അവിടെ എത്താതിരുന്നില്ല. ലൂത്വ് നബി (അ)യാകട്ടെ, ധർമസങ്കടത്തിലായി . "ഹേ ജനങ്ങളേ, വേണമെങ്കിൽ എന്റെ പെൺമക്കളിതാ, അവരെ ഞാൻ വിവാഹം കഴിച്ചുതരാം, എന്റെ വിരുന്നുകാരെ സംബന്ധിച്ച് നിങ്ങളെന്നെ വഷളാക്കരുത്' എന്നൊക്കെ അദ്ദേഹം അവരോട് പറഞ്ഞു. "ലൂത്വേ, നിന്റെ പെൺകുട്ടികളെയൊന്നും ഞങ്ങൾക്കാവശ്യമില്ല, ഞങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് നിനക്കറിയാമല്ലോ' എന്നായിരുന്നു അവരുടെ മറുപടി. അദ്ദേഹത്തിന്റെ പാര തങ്ങളുടെ സ്ഥിതി വിവരിച്ചുകൊടുത്തു. "ഞങ്ങൾ അല്ലാഹു വിൽ നിന്നുള്ള ദൂതൻമാരാണ്, ഇൗ ജനതയെ നശിപ്പിക്കുവാനായി അയക്കപ്പെട്ടവരാണ്, അതു കൊണ്ട് താങ്കളും കുടുംബവും രാത്രി തന്നെ സ്ഥലം വിടണം, പോകുമ്പോൾ ആരും തിരി ഞ്ഞുനോക്കരുത്, താങ്കളുടെ ഭാര്യ തിരിഞ്ഞുനിന്നേക്കും, അവളും ആപത്ത് പിണയേണ്ടവളാ ണ്, ശിക്ഷ വർഷിക്കുന്നത് നേരം പുലരുന്നതോടെയായിരിക്കും എന്നീ വിവരങ്ങൾ അറിയി ച്ചു. അതേപ്രകാരം സംഭവം നടക്കുകയും ചെയ്തു. ഒരു തരം അട്ടഹാസം (ഘോരശ ബ്ദം) ആകാശത്തുനിന്ന് അൽഭുതകരമായ ഒരസാധാരണ മഴ (ചൂളക്കല്ലുകളാൽ വർഷി പ്പിക്കപ്പെട്ട മഴ) എന്നിവ സംഭവിക്കുകയും, രാജ്യം കീഴ്മേലായി മറിക്കപ്പെടുകയും ഉണ്ടായി! ബൈബ്ളിലും ഇൗ സംഭവം വിവരിച്ചിരിക്കുന്നു. അതിൽ ശിക്ഷയുടെ സ്വഭാവം പറഞ്ഞി ട്ടുള്ളത് ഇങ്ങനെയാണ്: "യഹോവ (ദൈവം) സോദോമി ന്റെയും, ഗോമോരയുടേയും ( ) മേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്ത്നിന്ന് തന്നെ, ഗന്ധകവും, തിയ്യുംവർഷി പ്പിച്ചു. ആ പട്ടണങ്ങൾക്കും, പ്രദേശത്തിന് മുഴുവനും' ആ പട്ടണത്തിലെ നിവാസികൾക്കും, നിലത്തെ സസ്യങ്ങൾക്കും ഉൻമൂലനാശം വരുത്തി. ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്ന് തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.' (ഉൽപത്തി, അ: 18, 19) ഇൗ സംഭവത്തിന്റെ ദൃഷ്ടാന്തമായി, അതിന്റെ അറികുറികൾ നിലനിറുത്തിക്കൊണ്ട് "ലൂത്വ് കടൽ ( ഗ്ലൾീറ ) ചാവുകടൽ ( ) എന്നീ പേരുകളിൽ അറിയപ്പെടുന്ന തടാകം ഇന്നും സ്ഥിതി ചെയ്യുന്നുവെന്ന് സൂ: നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ലൂത്വ് നബി (അ)യുടെ ജനതയുടെ വാസസ്ഥലങ്ങളാണ് സോദോമൂം, ഗോമോരായും. ഇൗ രാജ്യ ങ്ങൾ പ്രസ്തുത തടാകത്തിന്റെ പരിസരപ്രദേശങ്ങളിലായിരുന്നു. അവ നശിപ്പിക്കപ്പെട്ട തോടെ ആ തടാകത്തിൽ ലയിച്ചു പോകുകയാണുണ്ടായത്. ഇൗ സൂറത്തിന്റെ അവസാ നത്തിൽ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പിൽനിന്ന് ഇൗ വിഷയകമായി കൂടുതൽ മനിലാക്കാ വുന്നതാണ്. അടുത്ത ആയത്തുകളിൽ നബി (അ)യുടെ കഥയുടെ ചുരുക്കം കാണാം:- വിഭാഗം - 10 ( ) (പടം 4 ഉം 5 ഉം നോക്കുക)
26:176–180كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ
إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ
إِنِّي لَكُمۡ رَسُولٌ أَمِينٞ
Passage continues through verse 26:180.
(176) "ഐക്കത്ത്' (മരക്കാവ്) കാർ മുർസലുകളെ വ്യാജമാക്കി;- (177) അതായത്, അവരോട് പറഞ്ഞപ്പോൾ : "നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!' (178) "നിശ്ചയമായും, ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ റസൂലാകു (179) "ആകയാൽ, നിങ്ങൾ അല്ലാ ഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. (180) "അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. "എന്റെ പ്രതിഫലം, ലോകരക്ഷി താവിന്റെമേൽ അല്ലാതെ (ബാധ്യത) ഇല്ല.' (176) ഐക്കത്തുകാർ വ്യാജമാക്കി മുർസലുകളെ (177) അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷിക്കു ന്നില്ലേ (178) നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു റസൂലാണ് (179) അതുകൊണ്ട് നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുവിൻ എന്നെ അനുസരിക്കയും ചെയ്യുവിൻ (180) നിങ്ങളോട് ഞാൻ ചോദിക്കു ന്നില്ല അതിന്റെ പേരിൽ ഒരു പ്രതിഫലവും എന്റെ പ്രതിഫലമല്ല ലോകരക്ഷിതാവിന്റെ മേൽ അല്ലാതെ "ഐക്കത്ത് ( ) എന്നാൽ, വൃക്ഷങ്ങൾ അധികം തിങ്ങിനിൽക്കുന്ന മരക്കാവ് എന്നർത്ഥം, മദ്യനി ന്റെ അടുത്തായിരുന്നു ഈ മരക്കാവ്. മദ്യൻകാരടക്കമുള്ള അവിടത്തെ നിവാ സികളിലേക്ക് നബി (അ)യെ അല്ലാഹു റസൂലായി നിയോഗിച്ചു. ഐക്കത്തു കാരും, മദ്യൻകാരും വെവ്വേറെ രണ്ട് ജനങ്ങളായിരുന്നുവെന്നും, നബി (അ) ഒരു പ്രാവശ്യം അവരിലേക്കും മറ്റൊരു പ്രാവശ്യം ഇവരിലേക്കും റസൂലായി നിയോഗിക്ക പ്പെടുകയാണുണ്ടായതെന്നും ചില പണ്ഡിതൻമാർ പ്രസ്താവിക്കുന്നു. പക്ഷേ, രണ്ടുകൂ ട്ടരും ഒരേ ജനതയായിരുന്നുവെന്നതാണ് ശരിയായ അഭിപ്രായമെന്ന് ഇബ്നുകഥീറും (റ) മറ്റ് ചിലരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഏതായാലും അദ്ദേഹം നിയോഗിക്കപ്പെട്ട ആ സമുദായം, അളത്തത്തിലും, തൂക്കത്തിലും, വഞ്ചനയും, കൃത്രിമവും, നടത്തുന്നവരും, കൊള്ള, കവർച്ച മുതലായ അക്രമങ്ങൾ ചെയ്തിരുന്നവരുമായിരുന്നു. (അ) അവരെ ഇങ്ങനെ ഉപദേശിച്ചു:- പടം 4 ൽ നോക്കുക.
26:181–184۞أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ
وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ
وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
Passage continues through verse 26:184.
(181) "നിങ്ങൾ അളവ് പൂർത്തിയാ ക്കിക്കൊടുക്കുവിൻ; (ജനങ്ങളെ) നഷ്ടപ്പെ ടുത്തുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ആകരുത്. (182) "ശരിയായിട്ടുള്ള തുലാ് കൊണ്ട് തൂക്കുകയും ചെയ്യുവിൻ. (183) "ജനങ്ങൾക്ക് അവരുടെ സാധ നങ്ങൾ (കബളിപ്പിച്ചെടുത്തു)നിങ്ങൾ ചേതപ്പെടുത്തുകയും ചെയ്യരുത്; കുഴ പ്പക്കാരായിക്കൊണ്ട് നാട്ടിൽ നിങ്ങൾ അനർത്ഥം ചെയ്യുകയും അരുത്. (184) "നിങ്ങളെയും, ആദിമ സൃഷ്ടികളെ (പൂർവ്വജനങ്ങളെ) യും സൃഷ്ടിച്ചുണ്ടാക്കിയവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ.' (181) നിങ്ങൾ പൂർത്തിയാക്കിക്കൊടുക്കുവിൻ അളത്തം, അളവ് നിങ്ങൾ ആകരുത് നഷ്ടപ്പെടുത്തുന്നവരിൽ (182) നിങ്ങൾ തൂക്കുകയും ചെയ്യുവിൻ തുലാ് (ത്രാ്) കൊണ്ട് ശരിയായ, ചൊവ്വായ (183) നിങ്ങൾ ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുത് ജനങ്ങൾക്ക് അവരുടെ വസ്തുക്കൾ, സാധനങ്ങൾ നിങ്ങൾ അനർത്ഥം (നാശം) ചെയ്കയും അരുത് ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി (184) നിങ്ങൾ സൂക്ഷിക്കയും ചെയ്യുവിൻ നിങ്ങളെ സൃഷ്ടിച്ചവനെ സൃഷ്ടികളെയും, ജനങ്ങളെയും ആദിമൻമാ രായ, പൂർവ്വികരായ സത്യനിഷേധികളായ ഇതര സമുദായങ്ങൾ അവരുടെ നബിമാരോട് പറഞ്ഞ മറുപടിക ളിൽ നിന്നും വിഭിന്നമായിരുന്നില്ല ഇവരുടെ മറുപടിയും. ധാർമികബോധം നഷ്ടപ്പെട്ടു ദേഹേച്ഛകൾക്കും, ഭൗതികസുഖങ്ങൾക്കും പ്രാധാന്യം നൽകിവരുന്ന എല്ലാവരുടെയും നില ഇത് തന്നെയായിരിക്കും. അതിൽ മുൻകാലക്കാരും പിൽക്കാലക്കാരും തമ്മിൽ വലിയ വ്യത്യാ സമൊന്നും കാണുകയില്ല. റസൂലുകളെ ധിക്കരിച്ച പല സമുദായങ്ങളുടെയും സ്ഥിതിഗതി കൾ ചൂണ്ടിക്കാട്ടിയശേഷം അല്ലാഹു ഒരിടത്ത് നബി ˜ യോടായി പറഞ്ഞിട്ടുള്ള ചില വചന ങ്ങൾ ഇവിടെ സ്മരണീയമാകുന്നു:- സാരം: ഇത് പോലെത്തന്നെ, ഇവരുടെ മുമ്പുള്ളവരും ഏതൊരു റസൂൽ ചെല്ലുന്നതാ യാലും, അദ്ദേഹം ജാലവിദ്യക്കാരൻ (അഥവാ ആഭിചാരി) എന്നോ, ഭ്രാന്തൻ എന്നോ പറ യാതിരുന്നിട്ടില്ല. അവരന്യോന്യം ഇതുസംബന്ധിച്ച് വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ?! പക്ഷേ, (അതല്ല) അവർ ധിക്കാരികളായ ജനങ്ങളാകുന്നു. അതുകൊണ്ട്, നീ അവരിൽനിന്ന് മാറിനിന്നുകൊള്ളുക. (അവരെ അവരുടെ പാട്ടിന് വിട്ടേക്കുക) എന്നാൽ, നീ ആക്ഷേപിക്ക (ഉപദേശിക്കുക)യും ചെയ്യുക. കാരണം, ഉപ ദേശം വിശ്വാസികൾക്ക് ഫലം ചെയ്യുന്നതാകുന്നു. (51: 52 - 55)
26:185–188قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ
وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ
فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّـٰدِقِينَ
Passage continues through verse 26:188.
(185) അവർപറഞ്ഞു:"നിശ്ചയമായും നീ, ആഭിചാരബാധിതരിൽ പെട്ടവൻത ന്നെയാകുന്നു. (186) "നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല: നീ വ്യാജവാദികളിൽ പെട്ടവൻത ന്നെയാണെന്ന് നിശ്ചയമായും ഞങ്ങൾ നിന്നെക്കുറിച്ച് ധരിക്കുന്നു (187) "അതുകൊണ്ട്, ആകാശ നിന്ന് ചില തുണ്ടങ്ങൾ ഞങ്ങളു ടെമേൽ നീ വീഴ്ത്തിക്കൊള്ളുക; -നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ!' (188) അദ്ദേഹം പറഞ്ഞു: "നിങ്ങൾ പ്രവർത്തിച്ചുവരുന്നതിനെക്കുറിച്ച് എന്റെ റ∫് നല്ലവണ്ണം അറിയുന്നവനാ കുന്നു,. (185) അവർപറഞ്ഞു നിശ്ചയമായും നീ സിഹ്ർ (ആഭിചാ രം, മാരണം) ബാധിച്ചവരിൽ പെട്ടവനാകുന്നു (186) നീ അല്ല ഒരു മനു ഷ്യനല്ലാതെ ഞങ്ങളെപ്പോലുള്ള നിശ്ചയമായും ഞങ്ങൾ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു കള്ളം പറയുന്നവരിൽ (വ്യാജവാദികളിൽ) പെട്ടവൻതന്നെ എന്ന് (187) എന്നാൽ (അതുകൊണ്ട്) നീ വീഴ്ത്തുക ഞങ്ങളിൽ, ഞങ്ങ ളുടെമേൽ തുണ്ടങ്ങളെ, കഷ്ണങ്ങളെ ആകാശത്ത് നിന്ന് നീ ആണെങ്കിൽ സത്യവാൻമാരിൽനിന്ന്, സത്യവാദികളിൽ (പെട്ടവൻ) (188) അദ്ദേഹം പറഞ്ഞു എന്റെ റ∫് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതൽ അറിയു ന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി (അതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് വേണ്ടുന്ന നടപടികൾ അവൻ എടുത്തുകൊള്ളു ന്നതാകുന്നു. എന്റെ കടമ ഞാൻ നിർവ്വഹിക്കുന്നുവെന്നുമാത്രം.)
26:189فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ
(189) അങ്ങനെ, അവർ അദ്ദേ ഹത്തെ വ്യാജമാക്കി. സത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവ സത്തിലെ ശിക്ഷയായിരുന്നു! (189) അങ്ങനെ അവർ അദ്ദേഹത്തെ വ്യാജമാക്കി അതിനാൽ അവരെ പിടികൂടി, പിടിപെട്ടു ശിക്ഷ മേഘത്തണലിന്റെ ദിവസത്തിലെ തീർച്ചയായും അതാകുന്നു ഒരു ദിവസത്തിലെ ശിക്ഷ വമ്പിച്ച ആദ്യം അവർക്ക് അതികഠിനമായ ഉഷ്ണം ബാധിച്ചു. തണലും വെള്ളവും പ്രയോജന പ്പെടാതായി. ശ്വാസം കഴിപ്പാൻപോലും വിഷമമായി. അങ്ങനെയിരിക്കെ, ഒരു വലിയ കാർമേഘം അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടു അവരെല്ലാം മൈതാനിയിൽ അതിന്റെ തണ ലിൽ കൂട്ടമായി ഒരുമിച്ചുകൂടി. പെട്ടെന്ന് മേഘം അവരിൽ ഒരു അന്മിവർഷം നടത്തി. അതിൽ അവരെല്ലാം വെന്തുനശിച്ചുപോയി! ഇതായിരുന്നു അവർക്ക് മേഘത്തണലിന്റെ ദിവസ ത്തിൽ ബാധിച്ച ശിക്ഷ ( ) എന്നാണ് പല വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ ദിവസം അവരെ സംബന്ധിച്ചിടത്തോളം എത്രമേൽ വമ്പിച്ച ദിവ സമാണെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ കഥകളുടെയെല്ലാം അവസാനത്തിൽ അല്ലാഹു ഓർമി പ്പിച്ചു വന്നത് പോലെ ഇവിടെയും അല്ലാഹു ഓർമിപ്പിക്കുന്നു:-
26:190–191إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ
(190) നിശ്ചയമായും അതിൽ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരിൽ അധികമാളും വിശ്വസിക്കു ന്നവരല്ല. (191) നിശ്ചയമായും നിന്റെ റ∫് തന്നെയാണ് പ്രതാപശാലിയും, കരു ണാനിധിയും. (190) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം അവ രിൽ അധികമാളുകളും അല്ല വിശ്വസിക്കുന്നവർ, വിശ്വാസികൾ (191) നിശ്ചയമായും നിന്റെ റ∫് അവൻ തന്നെയാണ് പ്രതാപശാലി കരുണാ നിധി ഈ സൂറത്തിന്റെ ആദ്യവചനങ്ങളിൽ അവിശ്വാസികൾക്ക് നൽകപ്പെടുന്ന ഉൽബോധന ങ്ങളുടെ നേരെ അവർ കൈകൊണ്ട അവഗണനയെക്കുറിച്ചും, പരിഹാസത്തെക്കുറിച്ചും പ്രസ്താവിക്കുകയുണ്ടായി. അതിനെത്തുടർന്ന് അല്ലാഹുവിന്റെ ഏകത്വത്തിനും, മഹത്വ ത്തിനുമുള്ളപ്രകൃതിപരവും, ചരിത്രപരവുമായപല ദൃഷ്ടാന്തങ്ങളും വിവരിച്ചു. നബി ˜ അവർക്ക് നൽകുന്ന ഈ അവർക്ക് ഓതിക്കേൾപ്പിക്കുന്ന വിശുദ്ധ ക്വുർ അത് നബി ˜ എവിടെനിന്ന് ലഭിച്ചു എന്നിത്യാദി കാര്യ പ്രതിപാദിക്കുന്നത്:- വിഭാഗം -
26:192–195وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ
Passage continues through verse 26:195.
(192) നിശ്ചയമായും അത് ധ ക്വുർ ആൻ പ ലോകരക്ഷിതാവ് അവതരിപ്പി ച്ചത് തന്നെ. (193) (ആ) വിശ്വസ്തനായ ആത്മാവ് (ജിബ്രീൽ) അതുംകൊണ്ട് ഇറങ്ങിയിരിക്കുകയാണ്:- (194) നിന്റെ ഹൃദയത്തിൽ, നീ താക്കീത് നൽകുന്നവരുടെ കൂട്ടത്തിൽ ആയിരിക്കുവാൻ വേണ്ടി;- (195) സ്പഷ്ടമായ അറബിഭാഷ യിൽ. (192) നിശ്ചയമായും അത് അവതരിപ്പിച്ചത് തന്നെ, ഇറക്കിക്കൊടുക്കൽ തന്നെ ലോകരക്ഷിതാവിന്റെ, ലോകരുടെ റ∫ിന്റെ (193) അതു മായി അവതരിച്ചു, അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു വിശ്വസ്തനായ ആത്മാവ് (194) നിന്റെ ഹൃദയത്തിൽ നീ ആയിരിക്കുവാൻവേണ്ടി താക്കീത് ചെയ്യുന്നവരിൽ (പെട്ടവൻ) (195) ഒരു ഭാഷയിൽ അറ ബിയായ സ്പഷ്ടമായ, വ്യക്തമായ "നീ, ജനങ്ങൾക്ക് താക്കീത് നൽകുന്ന മുർസലുകളുടെ കൂട്ടത്തിൽ പെട്ട ആളായിരിക്കു വാൻവേണ്ടി നിന്റെ ഹൃദയത്തിൽ അതുമായിവിശുദ്ധ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്. അത് ലോകരക്ഷിതാവായ അല്ലാഹു അവതരിപ്പിച്ചതു തന്നെയാകുന്നു. സ്പഷ്ടമായ അറബിഭാഷയിലാണ് അതുളളത്, എന്ന് സാരം. ഈ ചെറിയ നാല് ആയത്തുകളിൽ പല പ്രധാന സംഗതികളും അടങ്ങിയിട്ടുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെ മനിലാക്കാം:- (1) "അല്ലാഹു അവതരിപ്പിച്ചത്' എന്ന് പറയാതെ, ലോകരക്ഷിതാവ് അവതരിപ്പിച്ചത് ( ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അപ്പോൾ, സ്വാഭാവികമായും അല്ലാ ഹുവിന്റെ രക്ഷാകർതൃത്വത്തിന്റെ കീഴിൽ നിലകൊള്ളുന്ന എല്ലാ ജനവിഭാഗങ്ങൾക്കും മാർഗ ദർശകവും, അനുയോജ്യവുമായിരിക്കണം അത് എല്ലാവരും തങ്ങളുടെ രക്ഷി താവിനാൽ അവതരിപ്പിക്കപ്പെട്ട ആ ഗ്രമ്ലം സ്വീകരിക്കുവാൻ കടമപ്പെട്ടവരുമായിരിക്കും അവ രുടെ യഥാർത്ഥ നന്മകൾ എന്തൊക്കെയാണെന്നും, ഏതൊക്കെയാണെന്നും ശരിക്കും കണ ക്കിലെടുത്തുകൊണ്ടായിരിക്കും അത് അവതരിപ്പിച്ചിരിക്കുക. അവരുടെ നന്മക്കും, ഗുണത്തിനും അതിനെക്കാൾ ഉതകുന്ന മറ്റൊരു പ്രമാണം ഉണ്ടായിരിക്കുകയില്ല. ( ) എന്ന് ഊന്നിപ്പറഞ്ഞതും അർത്ഥവത്താകുന്നു. അത് മുഹമ്മദ് നബി ˜ സ്വന്തം നിലക്ക് പറഞ്ഞതല്ല, മറ്റ് ചില മനുഷ്യരിൽനിന്നോ, ജിന്ന്, മലക്ക് മു തലായവരിൽനിന്നോ രൂപം കൊണ്ടതുമല്ല. അല്ലാ ഹുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നബി ˜ എത്തിച്ചുകൊടുത്തത് ജിബ്രീൽ (അ) ആയതുകൊണ്ട് അത് അല്ലാഹുവിൽ നിന്നല്ലാതെയാകുന്നുമില്ല. അല്ലാഹു അദ്ദേഹം മുഖേന അത് എത്തിച്ചുകൊടുത്തുവെന്ന് മാത്രമേയുള്ളൂ. എന്നൊക്കെ ഈ പ്രയോഗത്തിൽ സൂചനകളുണ്ട്. (3) സൂറത്ത്ശൂറാ ( ) 51 ൽ വരുന്നത് പോലെ, അല്ലാഹുവിൽനിന്ന് പ്രവാച കൻമാർക്ക്, ദിവ്യസന്ദേശങ്ങൾ ലഭിക്കുന്നത് ഒന്നിലധികം പ്രകാരത്തിൽ ആകാവുന്നതാണ്. അവയിൽ ഒന്ന് ഒരു മലക്കിനെ ദൂതനായി അയച്ചു അദ്ദേഹം മുഖാന്തരം സന്ദേശമെത്തി ക്കുക എന്നുള്ളതാകുന്നു. ഇപ്രകാരമാണ് അവതരണം നടന്നിട്ടുള്ളത്. "അതുംകൊണ്ട് വിശ്വസ്തനായ ആത്മാവ് ഇറങ്ങിയിരിക്കുകയാണ്' ( ) എന്ന് പറഞ്ഞത് ഇതിനെക്കുറിച്ചാകുന്നു."വിശ്വസ്തനായ ആത്മാവ്' കൊണ്ടുദ്ദേശ്യം ജിബ്രീൽ (അ) തന്നെ. ജിബ്രീൽ തങ്ങളുടെ ശത്രുവാണെന്നും മറ്റും ജൂതന്മാർ പറഞ്ഞുവന്നതിനെ ക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ അല്ലാഹു ഇങ്ങനെ പറയുന്നു: "ആരെങ്കിലും ജിബ്രീലിന് ശത്രുവാണെങ്കിൽ (ആയിക്കൊള്ളട്ടെ) എന്നാൽ, അദ്ദേഹം നിന്റെ ഹൃദയത്തിൽ അല്ലാഹുവിന്റെ ഉത്തരവുപ്രകാരം അത് അവതരിപ്പിച്ചിരിക്കുകയാണ്' ( 97 ) ജിബ്രീൽ (അ)നെ ഉദ്ദേശിച്ച് "അൽറൂഹുൽ അമീൻ' എന്നാണല്ലോ ഇവിടെ പറഞ്ഞത്. ചിലപ്പോൾ "അൽറൂഹ്' ( ആത്മാവ്) എന്നും, ചിലപ്പോൾ "റൂഹുൽ ക്വുദുസ്' ( പരിശുദ്ധാത്മാവ്) എന്നും പറയാറുണ്ട്. അല്ലാഹുവിൽനിന്ന് നബിമാർക്ക് വഹ്യുകൾ (ദിവ്യസന്ദേശങ്ങൾ) എത്തിച്ചു കൊടുക്കുന്ന മഹാദൂതനാണ് ( ) അദ്ദേഹം. അഭൗതിക സൃഷ്ടികളായ ആത്മീ യജീവികളത്രെ മലക്കുകൾ. അതുകൊണ്ട് ആത്മാവ് എന്നർത്ഥമുള്ള "റൂഹ്' എന്ന പ്രയോഗം ഇവിടെ സ്പഷ്ടമാണ്. ഒരു പ്രത്യേക ആളെ ഉദ്ദേശിക്കുന്നതിനെയാണ് "അൽ' ( ∫ഏ ) എന്ന അവ്യയം കുറിക്കുന്നത്. ആ പ്രത്യേക ആത്മാവത്രെ ജിബ്രീൽ (അ). (4) ജിബ്രീൽ (അ)നെ വിശ്വസ്തൻ ( ) എന്ന് വിശേഷിപ്പിച്ചതിലും രഹസ്യമു ണ്ട്. യാതൊരു കൃത്രിമമോ, മാറ്റത്തിരുത്തോ അദ്ദേഹത്തിൽനിന്ന് സംഭവിക്കുകയില്ല. അല്ലാഹു ഏൽപിച്ച അതേപ്രകാരം തന്നെ സൂക്ഷ്മമായും കൃത്യമായും അദ്ദേഹം തന്റെ ദൗത്യം നിർവ്വഹിക്കുന്നതാണ്, എന്ന് താൽപര്യം. അല്ലാഹുവിന്റെ കൽപന പ്രകാരമല്ലാതെ അത് സംഭവിക്കുകയില്ലെന്ന് മേലുദ്ധരിച്ച ആയത്തിലും പ്രസ്താവിച്ചുവല്ലോ. (5) നബി തിരുമേനി ˜ യുടെ ഹൃദയത്തിലാണ് അവതരിക്കുന്നതെന്ന് ഇവിടെയും, സൂ: അൽബക്വറഃ യിലെ ആയത്തിലും അല്ലാഹു വ്യക്തമാക്കുന്നു. കാര്യങ്ങൾ ഗ്രഹിക്കുവാനും, സ്മരിക്കുവാനുമുള്ള ആ ആന്തരീകശക്തിയാണിവിടെ "ഹൃദയം' ( ) കൊണ്ടുദ്ദേശ്യം. അഥവാ ഹൃദയമെന്ന് പറയപ്പെടുന്ന ശാരീരികമായ അംശമോ, അവയ വമോ അല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ജിബ്രീൽ (അ) ആ വചനങ്ങൾ ഓതിക്കൊടുക്കുന്നു. തിരു മേനിക്ക് അത് ഹൃദിസ്ഥമാവുകയും ചെയ്യുന്നു. പിന്നീടത് മറന്നുപോകുന്നതുമല്ല. (നിനക്ക് നാം ഓതിത്തരും; എന്നിട്ട് നീ മറക്കുകയില്ല.) സഹിതമുള്ള വചനങ്ങൾ തന്നെയാണ് -നബി ˜ മലക്ക് എത്തിച്ചുകൊടുക്കുന്നത്. അതു കൊണ്ടാണ് അല്ലാഹുവിന്റെ വചനം ( ) എന് ന് പറയുന്നത്. "നാം നിനക്ക് അത് പാരായണം ചെയ്തുതരുന്നു' ( ) എന്നും, നാം അത് ഓതിത്ത രുമ്പോൾ ആ ഓതിത്തരുന്നതിനെ പിൻപറ്റിക്കൊള്ളുക' 18 : എന്നും മറ്റും അല്ലാഹു പ്രസ്താവിക്കുന്നതിൽ നിന്നും ഇത് മനിലാക്കാം. ഒരിക്കൽ നബി ˜ യോട് ഒരാൾ, അവിടുത്തേക്ക് "വഹ്യ്' വരുന്നത് എങ്ങനെയാണെന്ന് ചോദി ക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു:- സാരം: ചിലപ്പോൾ മണി അടിക്കുന്നതിന്റെ ശബ്ദം പോലെയാണത് എനിക്ക് വരുന്നത്. അതാണ്, എനിക്ക് കൂടുതൽ പ്രയാസകരമായിട്ടുള്ളത്. അങ്ങനെ, അത് തീരു മ്പോഴേക്കും മലക്ക് പറയുന്നത് എനിക്ക് പാഠമായിട്ടുണ്ടായിരിക്കും. ചില സന്ദർഭങ്ങളിൽ, മലക്ക് മനുഷ്യരൂപത്തിൽ എനിക്ക് പ്രത്യക്ഷപ്പെടും. അപ്പോൾ അദ്ദേഹം പറയുന്നത് എനിക്ക് പാഠ മാകുന്നുസ്ല (ബു; മു.) വഹ്യിന്റെ ഇനങ്ങളെ സംബന്ധിച്ചും മറ്റും സൂ: ശൂറാ 51-ൽ വെച്ച് കൂടുതൽ വിവരം നമുക്ക് ലഭിക്കുന്നതാണ്. അസ്ലിക്കഠൃ (6) "സ്പഷ്ടമായ അറബിഭാഷയിലാണ് ( ) എന്ന് പറഞ്ഞുവല്ലോ. ക്വുർ ആൻ അറബിഭാഷയിലാകുവാനുള്ള കാരണം, അറബിഭാഷയിൽ തന്നെയുള്ള വിഭാഗങ്ങ ളും, പ്രാദേശിക വ്യത്യാസങ്ങളും നോക്കുമ്പോൾ അംഗീകരിച്ചിട്ടുള്ള ഭാഷാശൈ ലിയുടെ സവിശേഷത, അറബിഭാഷാ സാഹിത്യത്തിൽ അതിനുള്ള പ്രത്യേകത മുതലായ തിനെപ്പറ്റി മുഖവുര, അദ്ധ്യായം കഢ ലും, സൂ: ത്വാഹാ 113 -ന്റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഇവിടെ സ്മരിക്കുക. "സ്പഷ്ടമായ ഭാഷ' ( ) എന്ന് ക്വുറ യ്ശികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭാഷാശൈലിയെ ഉദ്ദേശിച്ച് പറയപ്പെടാറു ണ്ടെന്നും ഭാഷ ക്വുറൈശികളുടെ ഭാഷാരീതിയോട് കൂടുതൽ അടുപ്പമു ണ്ടെന്നും മുഖവുരയിൽ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും, എല്ലാ ഭാഷകളുമെന്ന പോലെ അറബിഭാഷയും കാലാന്തരത്തിൽഭാഷണരീതി, രചനാശൈലി, സാഹിത്യപ്ര യോഗം ആദിയായവയിൽപല മാറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു. എന്നാൽ, ഇന്നും -പുതുമയോടും, നവചൈതന്യ ത്തോടുംകൂടി അതേ സ്പഷ്ടമായ രൂപത്തിൽ തന്നെ അവശേഷിക്കുന്നു. എന്നും അങ്ങ നെത്തന്നെ നിലനിൽക്കുകയും ചെയ്യും.
26:196–197وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ
أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَـٰٓؤُاْ بَنِيٓ إِسۡرَـٰٓءِيلَ
(196) നിശ്ചയമായും അത് ധ ക്വുർ ആൻ പ മുൻഗാമികളുടെ ഗ്രമ്ലങ്ങളിലു മുണ്ട്. (197) സന്തതിക ളിലെ പണ്ഡിതൻമാർക്ക് അതറിയാമെ ന്നുള്ളത് ഇവർക്ക് ധ ഈ അവിശ്വാസി ക ൾ പ ഒരു ലക്ഷ്യമാകുന്നില്ലെയോ?! (196) നിശ്ചയമായും അത് ഗ്രമ്ലങ്ങളിലുണ്ട്, ഏടുകളിൽ തന്നെയുണ്ട് പൂർവ്വികൻമാരുടെ, മുൻഗാമികളുടെ (197) ആകുന്നില്ലെയോ, അല്ലേ അവർക്ക് ഒരു ലക്ഷ്യം, ദൃഷ്ടാന്തം അതിനെ അറിയുമെന്നത്, അദ്ദേ ഹത്തെ (നബിയെ) അറിയുമെന്നുള്ളത് പണ്ഡിതൻമാർ, അറിവുള്ളവർ സന്തതികളിലെ, അത്, അഥവാ മുൻഗാമികളുടെ ഗ്രമ്ലങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്റെ താൽപ ര്യം; അതിന്റെ മൂലസിദ്ധാന്തങ്ങളും, പ്രധാന തത്വങ്ങളും മുൻകഴിഞ്ഞ വേദഗ്രമ്ലങ്ങളിലും ഉണ്ടെന്നും, ആകയാൽ പുത്തനായ ഒരു സിദ്ധാന്തം കൊണ്ടുവന്നിരിക്കുകയല്ലെ ന്നുമാകുന്നു. അതിന്റെ മഹത്വത്തെക്കുറിച്ചും ആ ഗ്രമ്ലങ്ങളിൽ പ്രസ്താ വിച്ചിട്ടുണ്ടെന്നും ഇവിടെ ഉദ്ദേശ്യമായിരിക്കാവുന്നതാണ്. ഈ രണ്ട് വിധത്തിലും ഈ വചനം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. രണ്ടും വാസ്തവമാണ് താനും. പൂർവ്വഗ്രമ്ലങ്ങൾ അവയുടെ സാക്ഷാൽ രൂപത്തിൽ ഇന്ന് നിലവിലില്ല. യാതൊരു തരത്തിലുള്ള മാറ്റത്തിനോ, കൈകട ത്തലിനോ വിധേയമാകാത്ത ഭാഗമേതെങ്കിലും അവയിൽ ശേഷിപ്പുണ്ടോ എന്ന്പോലും തീർത്തുപറയുവാൻ സാധ്യമല്ല. നബി ˜ യെയും, സംബന്ധിക്കുന്ന വശ ങ്ങളിൽ പ്രത്യേകിച്ചും കൈകടത്തപ്പെട്ടിരിക്കുകയാണെന്നതും സ്മരണീയമാണ്. എന്നിട്ട് പോലും മേൽപറഞ്ഞ രണ്ട് പ്രധാന സിദ്ധാന്തങ്ങളും, തത്വ ങ്ങളും അവയിൽ അടങ്ങിയിട്ടുണ്ടെന്നും, മഹത്വത്തെയും സംബന്ധിച്ച് അതിൽ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതിന് -ആ ഗ്രമ്ലങ്ങളിൽ അങ്ങിങ്ങായി പല തെളിവുകളും ഇന്നും അവശേഷിക്കുന്നുണ്ട് താനും. ബൈബിളിൽ "പഴയ നിയമം' എന്ന പേരിൽ അറിയപ്പെടുന്ന പൂർവ്വവിഭാഗങ്ങളിലാണ് താരതമ്യേന കൂടുതൽ തെളിവ് കാണുക. മൂസാ നബി (അ)യുടെയും, ഈസാ നബി (അ)ക്ക് മുമ്പുള്ള പല നബിമാരുടെയും വേദഗ്രമ്ലങ്ങളെന്ന നിലക്കാണ് ഈ വിഭാഗം പൊതു വിൽ വേദക്കാർ കരുതിവന്നത്. "പുതിയ നിയമം' എന്ന പേരിൽ അറിയപ്പെടുന്ന അവസാ നത്തെ ഭാഗം ഈസാ നബി (അ)യുടെശേഷം അദ്ദേഹത്തിന് ദിവ്യത്വം കൽപിച്ചുകൊ ണ്ടുള്ള ഒരടിസ്ഥാനത്തിൽ വിരചിതമായിട്ടാണ് കാണപ്പെടുന്നത്. ഇന്ന് "ഇൻജീലുകൾ' ( ) അഥവാ സുവിശേഷ പുസ്തകങ്ങൾ എന്ന് പറയപ്പെടുന്ന ഓരോന്നും തന്നെ, അദ്ദേഹ ത്തിന് ശേഷം ഓരോരുത്തരുടെ കൈക്ക് വിരചിതമാണെന്നുള്ളതിൽ സംശയമില്ല. അതേ സമയത്ത് "പുതിയ നിയമ'ത്തിലെ പുസ്തകങ്ങൾ പരിശോധിച്ചാൽ അവ കേവലം ചില "ഇൻജീലു'കളും (സുവിശേഷങ്ങളും), ക്രൈസ്തവ സിദ്ധാന്തങ്ങളുമല്ലാതെ, ന്യായപ്ര മാണങ്ങളോ, നിയമസംഹിതയോ അല്ലെന്നതും ഒരു വസ്തുതയത്രെ. "പഴയനിയമ'ത്തിൽ എത്രതന്നെ മാറ്റത്തിരുത്തങ്ങൾ പരിശോധിക്കുന്നപ ന്യായപ്രമാണവും, നിയമസംഹിതയും അടങ്ങിയിട്ടുണ്ടെന്ന് കാണാവു ന്നതാണ്. ഒരു സമുദായത്തിന്റെ വിജയത്തിനാവശ്യമായ ധാർമിക നിയമ സമൂഹമായി ഒരു പ്രതീതി അതിൽനിന്ന് അനുഭവപ്പെടും. ഇതെല്ലാം ഇവിടെ വിവരി ക്കേണ്ടുന്ന ആവശ്യമില്ല. ചുരുക്കത്തിൽ, മേൽചൂണ്ടിക്കാട്ടിയ കാരണങ്ങളാൽ, പഴയ നിയമത്തെ അപേക്ഷിച്ച് പുതിയ നിയമത്തിൽ നബി ˜ യെക്കുറി ച്ചോ വളരെ കുറഞ്ഞ സ്പർശനമേ കണ്ടെത്തുവാൻ കഴിയുകയുള്ളൂവെന്നത് സ്വാഭാവികമാണ്. ഇന്നത്തെ ബൈബ്ളിന്റെ സ്ഥിതി എന്തായിരുന്നാലും ശരി, തൗറാത്തിലും, ഇൻജീലിലും നബി ˜ യെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നുവെന്നതിൽ സംശയ മില്ല സൂ: അല്ലാഹു പറയുന്നു:- (സ്ല..തങ്ങളുടെ പക്കൽ തൗറാത്തിലും, ഇൻജീലിലും എഴുതി രേഖപ്പെടുത്തപ്പെട്ടതായി അവർ കാണുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ റസൂലിനെ പിൻപറ്റുന്നവർസ്ല.) നബി ˜ ദിവ്യദൗത്യം ( ) ലഭിക്കുന്നതിനുമുമ്പ് വേദക്കാർക്ക് പൊതുവിലും, യഹൂ ദർക്ക് പ്രത്യേകിച്ചും വരുവാനിരിക്കുന്ന ഒരു പ്രവാചകന്റെ ലക്ഷണങ്ങൾ സുപരിചിതമായി രുന്നു. അവരുടെ വേദപ്രമാണങ്ങളിൽ നിന്ന് അറിവായ ആ അടയാളങ്ങൾ സാക്ഷാൽകൃ തമായിക്കാണുന്ന ഒരു അന്ത്യപ്രവാചകനെ അവർ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാ യിരുന്നു. പക്ഷേ, അവർക്കറിയാവുന്ന അക്കാര്യം യഥാർത്ഥത്തിൽ പുലർന്നുവന്നപ്പോൾ അവർ അത് നിഷേധിക്കുകയാണുണ്ടായത്. 89 പ്രസ്തുത അടയാളങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ തന്നെ വേദക്കാരായ കുറെ ആളുകൾ നബി ˜ യിൽ വിശ്വസിക്കുകയുണ്ടായിട്ടുള്ളതും, ചരിത്രപ്രസിദ്ധമാകുന്നു. അവരിൽ പണ്ഡിതൻമാരായിരുന്ന അബ്ദുല്ലാഹിബ്നുസലാം (റ), സൽമാനുൽ ഫാരിസി (റ) എന്നീ പേരുകൾ അക്കൂട്ടത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. വേദക്കാരല്ലാതിരുന്ന അറബികളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, അവർക്ക് വേദഗ്രമ്ല ങ്ങൾ പരിചിതമല്ലെങ്കിലും വേദക്കാർ മുഖേന ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അവരും അതിനെക്കുറിച്ച് അജ്ഞരായിരുന്നില്ല. അതുകൊണ്ടാണ്, പണ്ഡിതൻമാർക്ക് അറി യുമെന്ന വസ്തുത അവർക്കൊരു ലക്ഷ്യമെല്ലയോ എന്ന് അല്ലാഹു ചോദിച്ചത്. നബി തിരു മേനി ˜ വർഗത്തിൽപെട്ട ആളല്ലാതിരുന്നതാണ് വേദക്കാർ നബി ˜ യിൽ വിശ്വ സിക്കാതിരിക്കാൻ പ്രധാന കാരണം. എന്നാൽ, വർഗക്കാരായ അറബികൾ ഇൗ ഒരൊറ്റ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ മാത്രം നബി ˜ യിൽ വിശ്വസിക്കുവാൻ അവകാശ പ്പെട്ടവരായിരുന്നു. പക്ഷേ, തങ്ങളുടെ വിഗ്രഹാരാധന മുതലായ അനാചാരങ്ങളെ തിരു മേനി ശരിവെക്കാതിരുന്നത് നിമിത്തം അവരും നബി ˜ യെ എതിർത്തുകളഞ്ഞു. 197 -ാം വചനത്തിലെ അതുമായി യോജിക്കുന്ന (വിഗ്രഹാരാധന തുടങ്ങിയ തുറകളിൽ) ചിലവശങ്ങളും അതിലുണ്ട്.അതുകൊണ്ടാണ് "വേദക്കാർ പറയുന്നത് നിങ്ങൾ സത്യമാക്കു കയും അസത്യമാക്കുകയും ചെയ്യരുത്' ( ) എന്ന് നബി ˜ പറഞ്ഞത്. തക്കതായ ലക്ഷ്യങ്ങളു ടെ അടിസ്ഥാനത്തിൽ സത്യമാണെന്ന് കാണുന്നതിനെ സത്യ മായി സ്വീകരിക്കുകയും, അതേ അടിസ്ഥാനത്തിൽ തെറ്റായി കാണുന്നതിനെ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ടെന്നും, രണ്ടും തീർച്ചപ്പെടുത്തുവാൻ തെളിവില്ലാത്ത വിഷയങ്ങളെ സംബ ന്ധിച്ചാണ് നബി ˜ ഇത് പ്രസ്താവിച്ചിട്ടുള്ളതെന്നും നാം മുഖവുരയിൽ വിവരിച്ചിരിക്കുന്നു. എനി, നിലവിലുള്ള ബൈബ്ളിൽ തന്നെ, നബി ˜ യുടെയും സത്യതക്ക് തെളിവ് നൽകുന്ന ചില പ്രസ്താവനകൾ ഉദാഹരണാർത്ഥം നമുക്കിവിടെ പരിശോധിച്ചു നോക്കാം:- 1) ആവർത്തന പുസ്തകത്തിൽ മൂസാ നബി (അ)യോടായി യഹോവ (ദൈവം) ഇങ്ങനെ പറയുന്നു: "നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവ രുടെ സഹോദരൻമാരുടെ ഇടയിൽനിന്നും എഴുന്നേൽപിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിൻമേൽ ആക്കും. ഞാൻ അവനോട് കൽപിക്കുന്നത് ഒക്കെയും അവൻ അവരോട് പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതി രുന്നാൽ അവനോട് ഞാൻ ചോദിക്കും. എന്നാൽ, ഒരു പ്രവാചകൻ ഞാൻ അവനോട് കല്പി ക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങ ളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്ക ണം. അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ, ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയംകൃതമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.' (ആവർത്തനം: 18 ൽ 18 - 22.) ഇൗ പ്രവചനം യോശുവാ ( ട്ട ഭ ഞ്ഞക്കഠൾഷ ) പ്രവാചകനെ സംബന്ധിച്ചാണെന്ന് വേദക്കാർ ദുർവ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, അതേ പുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ മൂസാ നബി (അ)യുടെ മരണവാർത്ത വിവരിച്ച തിനെത്തുടർന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അത് അവസാനിക്കുന്നത് " മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപ്പോലെ ഒരു പ്രാവചകൻ യിസ്റായേലിൽ പിന്നെ ഉണ്ടായിട്ടില്ല'. ഇൗ വാക്യങ്ങൾ മൂസാ (അ)ക്ക് ശേഷം ആരോ എഴുതിച്ചേർത്തതാ ണെന്ന് സ്പഷ്ടമാണ്. അദ്ദേഹം മരണമടഞ്ഞ ഉടനെത്തന്നെ ആയിരിക്കാനും തരമില്ല; കുറേ കാലം ചെന്നശേഷമായിരിക്കണം അതെഴുതപ്പെട്ടത്. എങ്ങനെ നോക്കിയാലും, കേവലം മൂസാ നബി (അ)യുടെ വാലിയക്കാരനും, അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയും പ്രതിനിധിയുമായിരുന്ന യോശുവാ പ്രവാചകനായിരുന്നു മേൽകണ്ട പ്രവ ചനംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് സങ്കൽപിക്കുവാൻ യാതൊരു മാർഗവുമില്ല. യോശുവാ പ്രവാചകനാകട്ടെ, ഒരു വേദഗ്രമ്ലമോ, ഒരു പുതിയ നിയമവ്യവസ്ഥയോ കൊണ്ടുവന്നിട്ടുമി ല്ല. മൂസാ നബി (അ)യുടെ പിൻഗാമി എന്ന നിലയിൽ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫലസ്തീനിൽ കുടിയിരുത്തുക മുതലായവ) പൂർത്തീകരിക്കുക മാത്ര മായിരുന്നു അദ്ദേഹം നിർവ്വഹിച്ചതും. മൂസാ (അ) മുഖാന്തരം നൽകപ്പെട്ട ഇൗ പ്രവചനത്തിൽ "അവരുടെ സഹോദരൻമാരുടെ ഇടയിൽനിന്ന് ഒരു പ്രവാചകനെ എഴുന്നേൽപിക്കുമെന്നാണല്ലോ പറ വർഗത്തിന്റെ സഹോദരവർഗമായ വർഗത്തിൽനിന്നായിരിക്കും അതെന്ന് വ്യക്തമാണ്. അതായത്: അറബികളിൽ നിന്നുതന്നെ. യോശുവാ പ്രവാചകനാകട്ടെ, വർഗക്കാരനോ അറബിയോ അല്ല. ഇൗ പ്രവ ചനം "നിവൃത്തിയാകുന്നത്' യേശുക്രിസ്തുവിനെക്കൊണ്ടാണെന്നാണ് മറ്റൊരു വാദം. അദ്ദേഹവും വർഗത്തിൽ ജനിച്ച ആളാണ് , അതിനും പുറമെ, യോഹന്നാൻ എഴുതിയ സുവിശേഷം (ഇൻജീൽ) ഇൗ വാദത്തെ നിഷേധിക്കുന്ന തായും കാണാം. അതിൽ പറയുന്നു:- "നീ ആർ എന്ന് യോഹന്നാനോട് ചോദിക്കേണ്ടതിന് യെഹൂദൻമാർ യെരൂശലേമിൽ നിന്ന് പുരോഹിതൻമാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ, അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറക്കാതെ പറഞ്ഞു: ഞാൻ ക്രിസ്തു അല്ല എന്ന് ഏറ്റ് പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവരോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു. നീ ആ പ്രവാചകനാണോ? എന്നതിന് അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു . അവർ അവ നോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കു റിച്ചുതന്നേ എന്തുപറയുന്നു? എന്ന് ചോദിച്ചു. അതിനു അവൻ: യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയു ന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്ന് പറഞ്ഞുസ്ലസ്ല' (യോഹന്നാൻ 1 -ൽ 19 - 24) അവൻ അക്കാലത്ത് ഒരു ക്രിസ്തുവിനെയും, ഒരു ഏലിയാവിനെയും, ഒരു പ്രവാചക നെയും പ്രതീക്ഷിച്ചുവരുന്നുണ്ടായിരുന്നുവെന്ന് ഇതിൽനിന്ന് മനിലായല്ലോ. ആ പ്രവാ ചകനാകട്ടെ, ക്രിസ്തുവോ, യോഹന്നാനോ (യഹ്യാനബിയോ) അല്ലാതെ മറ്റൊരാളാ യിരിക്കണമെന്നും തീർച്ചയാണ്. എന്നാൽ യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ, "കർത്താ വിന്റെ വഴി നേരെ ആക്കുവിൻ' എന്ന് മരുഭൂമിയിൽ വിളിച്ച് പറയുന്നവൻ ആരായിരിക്കും? യെശയ്യാ പ്രവാചകന്റെ ഇൗ പ്രവചനം, യശയ്യാ പുസ്തകം 60 ഉം 61 ഉം അദ്ധ്യായങ്ങളിൽ സുദീർഘമായി വർണിച്ചു കാണാം. അതിന്റെ ഉള്ളടക്കങ്ങൾ പരിശോധിക്കുമ്പോഴും, മോശെ (മൂസാ നബി) യിസ്റായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞിട്ടുള്ള ചില വാക്യങ്ങൾ നോക്കു മ്പോഴും ആ "മരുഭൂമിയിൽ വിളിച്ചു പറയുന്ന' പ്രവാചകൻ മുഹമ്മദ് മുസ്ത്വഫാ തിരു മേനി ˜ അല്ലാതെ മറ്റാരുമായിരിക്കയില്ല. ആവർത്തന പുസ്തകത്തിലെ ആ വാക്യങ്ങൾ ഇപ്രകാരമാകുന്നു: "യഹോവ സീനായിൽ നിന്നുവന്ന് അവർക്ക് സേയീരിൽ നിന്ന് ഉദിച്ചു, പാറാൻ പർവ്വത ത്തിൽ നിന്ന് വിളങ്ങി, ലക്ഷോപിലക്ഷം വിശുദ്ധൻമാരുടെ അടുക്കൽ നിന്ന് വന്നു,സ്ല. (ആ വർത്തന പുസ്തകം: -ൽ 2) ഇവിടെ സീനായിലെ ( ) വരവ് മൂസാ നബിയെ യും, സേയീരിലെ ( ) ഉദയം ഇൗസാ നബിയെയും പാറാനിലെ ( ) വിളങ്ങൽ മുഹമ്മദ് നബിയെയും ( ) കുറിക്കുന്നു. ആവർത്തന പുസ്ത കത്തിൽ ചൂണ്ടിക്കാട്ടിയ മരുഭൂമി, അറേബ്യൻ മരുഭൂമിയെയും സൂചിപ്പിക്കുന്നു. മേൽപറഞ്ഞ ഓരോ മലയും സ്ഥിതി ചെയ്യുന്ന സ്ഥാനം കൊണ്ടുതന്നെ ഇത് മനിലാക്കാം. ( ) ( ) പടം 3, 5 മുതലായവ നോക്കുക.
26:198–199وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ
فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ
(198) അനറബികളിൽ (ഏതെങ്കി ലും) ചിലരുടെമേൽ നാം അത് ധ ക്വുർ ആൻ പ അവതരിപ്പിച്ചിരുന്നുവെങ്കിൽ,- (199) എന്നിട്ട് അദ്ദേഹം അതവർക്ക് ഓതിക്കൊടുക്കുകയും ചെയ്താൽ, അവർ അതിൽ വിശ്വസിക്കുന്നവരായിരിക്കയില്ല. (198) നാം അതിനെ ഇറക്കിയിരുന്നെങ്കിൽ ചിലരുടെമേൽ അനറബികളിൽ (അറബികളല്ലാത്തവരിൽ) (199) എന്നിട്ടത് അദ്ദേഹം ഓതിക്കൊ ടുത്താൽ, വായിച്ചാൽ അവർക്ക്, അവരിൽ അവരായിരിക്കയില്ല അതിൽ വിശ്വസിക്കുന്നവർ മുഹമ്മദ് നബി ˜ ഒരു അറബിയാണ്, അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച് വേദക്കാ രായ പണ്ഡിതൻമാർക്ക് അറിയുകയും ചെയ്യാം. ആ നിലക്ക് ഇവർമുശ്രിക്കുകളായ അറ വിശ്വസിക്കുവാൻ കടമപ്പെട്ടവരാകുന്നു. അവരത് ചെയ്യുന്നില്ല. എന്നി രിക്കുമ്പോൾ, അറബിയല്ലാത്ത ഒരാളുടെ കൈക്കാണ് ഈ ഗ്രമ്ലം -സ്പഷ്ടമായ അറബി ഭാ ഷയിലുള്ള തീർച്ചയായും ഇവർ വിശ്വസിക്കുകയി ല്ലല്ലോ. എനി, അന്യഭാഷയിലും, റസൂൽ അറബിയും ആയാലത്തെ സ്ഥിതിയോ? അതും അങ്ങനെത്തന്നെ. സൂ: ഹാമീം സജദഃയിൽ അല്ലാഹു പ്രസ്താവിച്ചതുപോലെ, അപ്പോൾ അവർ പറഞ്ഞേക്കും; "ഞങ്ങൾക്ക് ഇത് വിസ്തരിച്ചു വിവരിച്ചു തരേണ്ടതല്ലേ! വേദ ഗ്രമ്ലം അന്യഭാഷയിലും പ്രവാചകൻ അറബിയും ആയിരിക്കുകയോ? ഇതെന്ത് കഥയാണ്!' എന്നൊക്കെ. ) ( ചുരുക്കത്തിൽ അവർ വിശ്വസിക്കാതിരിക്കുവാനുള്ള കാരണം അതൊന്നുമല്ല. അത് മറ്റൊന്നാണ്. അത് അടുത്ത വചനത്തിൽ നിന്ന് മനിലാക്കാം.
26:200–209كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ
لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ
فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ
Passage continues through verse 26:209.
(200) അപ്രകാരം (ആ) കുറ്റവാ ളികളുടെ ഹൃദയങ്ങളിൽ നാം അത് ധ ആ അവിശ്വാസ നയം പ കടത്തിയി രിക്കുകയാണ്. (201) വേദനയേറിയ ശിക്ഷ കാണുന്നത് വരേക്കും അവർ അതിൽ വിശ്വസിക്കുകയില്ല. (202) -അങ്ങനെ, അവർക്കറി യാത്ത നിലയിൽ പെട്ടെന്ന് അതവർക്ക് വന്നെത്തുകയും (ചെയ്യുന്നതുവരെ);- (203) അപ്പോൾ അവർ പറഞ്ഞേക്കും: "ഞങ്ങൾ താമസം നൽകപ്പെടുന്നവ രാണോ ധ ഞങ്ങൾക്ക് വല്ല ഒഴിവും ലഭി ക്കുമോ പ (204) എന്നാൽ, നമ്മുടെ ശിക്ഷ യെപ്പറ്റിയാണോ അവർ ധൃതികൂട്ടിക്കൊ ണ്ടിരിക്കുന്നത്?! (205) എനിനീ കണ്ടുവോ? (ആ ലോചിച്ചുനോക്കൂ!)- കുറേ കൊല്ലങ്ങ ളോളം നാം അവർക്ക് സുഖഭോഗം നൽകുന്നതായാൽ,- (206) പിന്നീട്, താക്കീത് നൽകപ്പെ ട്ടുവരുന്നത് (ശിക്ഷ) അവർക്ക് വരി കയും ചെയ്താൽ,- (207) അവർക്ക് സുഖഭോഗം നൽക പ്പെട്ടിരുന്നത് അവരെ സംബന്ധിച്ച് എന്താണ് ഫലം ചെയ്യുക?! (ഒന്നും തന്നെയില്ല) (208) ഏതൊരു രാജ്യവും തന്നെ, അതിന് (ആരാജ്യക്കാർക്ക്) മുന്നറിയിപ്പ് നൽകുന്നവർ ഉണ്ടായിരിക്കാതെ നാം നശിപ്പിച്ചിട്ടില്ല. (209) -ഉൽബോധനമെന്ന നിലക്ക്, (നശിപ്പിച്ചതിൽ) നാം അക്രമം ചെയ്ത വരായിട്ടുമില്ല. (200) അപ്രകാരം അതിനെ നാം കടത്തി, പ്രവേശിപ്പിച്ചിരിക്കുന്നു ഹൃദയങ്ങളിൽ കുറ്റവാളികളുടെ, പാപികളുടെ (201) അവർ വിശ്വസിക്കയില്ല അതിൽ അവർ കാണുന്നത് വരെ ശിക്ഷയെ വേദനയേറിയ (202) അങ്ങനെ അതവർക്ക് വന്നെത്തുകയും പെട്ടെന്ന് (203) അപ്പോൾ അവർ പറയും നാമാണോ താമസം ചെയ്യപ്പെടുന്നവർ, ഒഴിവ് നൽകപ്പെ ടുന്നവർ (204) എന്നാൽ നമ്മുടെ ശിക്ഷയെപ്പറ്റിയോ അവർ ധൃതി കൂട്ടുന്നു (205) എനി നീ കണ്ടുവോ നാം അവർക്ക് സുഖഭോഗം നൽകിയാൽ, സൗഖ്യം കൊടുത്താൽ കുറെ കൊല്ലങ്ങൾ (206) പിന്നെ അവർക്ക് വരുകയും (ചെയ്താൽ) യാതൊന്ന് അവരായിരുന്നു താക്കീത് നൽക പ്പെടും (207) ഉപകാരം (ഫലം) ചെയ്കയില്ല, എന്തുഫലം ചെയ്യുന്നതാണ് അവർക്ക്, അവരെ സംബന്ധിച്ച് അവർക്ക് സൗഖ്യം നൽകപ്പെട്ടിരുന്നത് (208) നാം നശിപ്പിച്ചിട്ടില്ല ഏതൊരു രാജ്യവും അതിനി ല്ലാതെ മുന്നറിയിപ്പുകാർ, താക്കീതുകാർ (209) ഉൽബോധനമായിട്ട്, ഉപ ദേശമായി നാമായിട്ടുമില്ല അക്രമം ചെയ്യുന്നവർ ഏത് ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കാതിരിക്കത്തക്കവണ്ണമുള്ള നിഷേധമാണവരുടെ ഹൃദ യത്തിൽ കടന്നു കൂടിയിരിക്കുന്നത്. അതുകൊണ്ട് ആ വമ്പിച്ച ശിക്ഷ അനുഭവപ്പെടുന്നത് വരെ അവർ വിശ്വസിക്കയില്ല. ശിക്ഷ വരുന്നതാകട്ടെ, വളരെ പെട്ടെന്നും, അവർ ഒട്ടും അറിയാത്ത വിധത്തിലുമായിരിക്കും. അത് വന്നെത്തുമ്പോൾ അവർ ഖേദിക്കും. അല്പസമ യത്തേക്കെങ്കിലും അതിൽ നിന്നൊരു ഒഴിവ് കിട്ടിയാൽ കൊള്ളാമെന്ന് അവർ കൊതിച്ചുപോ കും. പക്ഷേ, "എപ്പോഴാണ് ആ ശിക്ഷ വരുക? ( ) നീ പറയുന്ന ശിക്ഷ ഇങ്ങോട്ട് കൊണ്ടുവാ!' ( ) എന്നൊക്കെ അവർ ബദ്ധപ്പെട്ടുകൊണ്ടിരിക്കുക യാണ്. എന്നാൽ ശിക്ഷ പെട്ടെന്ന് സംഭവിച്ചില്ലെന്ന് വന്നാൽ അതുകൊണ്ട് അവർക്ക് വല്ല ഒഴിവും ലഭിക്കുവാനുണ്ടോ? ഇല്ല. കുറെ നീണ്ടകാലത്തോളം അവർക്ക് ജീവിതം നയിക്കു വാൻ സാധിച്ചാൽതന്നെയും പിന്നീടവർക്ക് അതനുഭവപ്പെടാതിരിക്കുകയില്ല. അപ്പോൾ ആ സുഖജീവിതം കൊണ്ട് ഒരു ഫലവും അവർക്കുണ്ടാകാൻ പോകുന്നില്ല. ഇവരെപ്പോലുള്ള ധിക്കാരികളായ പല സമുദായങ്ങളും ഇതിനുമുമ്പ് നശിപ്പിക്കപ്പെട്ടിട്ടു ണ്ട്. അവർക്കെല്ലാം തന്നെ പ്രവാചകൻമാർ ഉപദേശവും താക്കീതും ചെയ്യാനില്ലാതിരുന്നിട്ടി ല്ല. അവരെ നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തതാണ് നാശത്തിന് കാരണം. അല്ലാ തെ, അല്ലാഹു അക്രമം പ്രവർത്തിച്ചിരിക്കുകയല്ല. അത്പോലെ ഇവരെയും അല്ലാഹു ശിക്ഷിക്കുന്നപക്ഷം അതൊരിക്കലും അനീതിയായിരിക്കയില്ല.
26:210–212وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ
وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ
إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ
(210) ഇതുംകൊണ്ട് ധ മായി പ പിശാചുക്കൾ ഇറങ്ങുകയുണ്ടാ യിട്ടില്ല; (211) അവർക്കത് യോജിക്കയുമില്ല; അവർക്ക് (അതിന്) സാധ്യമാകുന്നതു മല്ല. (212) നിശ്ചയമായും, അവർ (അത്) കേൾക്കുന്നതിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരാകുന്നു. (210) ഇറങ്ങിയിട്ടില്ല അതുംകൊണ്ട് പിശാചുക്കൾ (211) അത് യോജിക്കുകയുമില്ല അവർക്ക് അവർക്ക് സാധ്യമാകുന്നതു മല്ല (212) നിശ്ചയമായും അവർ കേൾക്കുന്നതിൽനിന്ന്, കേൾക്കുന്നതിനെക്കു റിച്ച് നീക്കം ചെയ്യപ്പെട്ടവരാണ്, വേറിട്ടു നിറുത്തപ്പെട്ടവരാണ് അവിശ്വാസികൾ പുറപ്പെടുവിച്ച പല ആരോപണങ്ങളിൽ ഒന്നാണ് അത് പിശാചിൽനിന്ന് ലഭിച്ചതാണെന്നുള്ള വാദവും. അതിന് ഖണ്ഡനമാണിത്. പിശാച് കൊണ്ടുവന്നിട്ടില്ല എന്നുള്ളതിന് മൂന്ന് തെളിവുകൾ അല്ലാഹു ഇവിടെ ചൂണ്ടിക്കാ ട്ടിയിരിക്കുന്നു:- 1. അതവർക്ക് യോജിച്ചതല്ല ( ) എന്നാകുന്നു. പിശാചിന്റെ പ്രകൃതിയും, അവന്റെ ഉദ്ദേശ്യലക്ഷ്യവും ഒന്നുംതന്നെ തീരെ പൊരുത്തപ്പെടാത്ത താകുന്നു. ഏറ്റവും ദുഷിച്ച പ്രകൃതി; തിന്മയും നാശവും വരുത്തണമെന്ന ഉദ്ദേശം, മനു ഷ്യനെ വഴിപിഴപ്പിക്കണമെന്ന ലക്ഷ്യം ഇതൊക്കെയാണ് പിശാചിനുള്ളത്. സന്മാർഗത്തിലേക്ക് നയിക്കുന്നതും, ദുർമാർഗത്തിൽനിന്ന് തടയുന്നതും, മനിനും, ആത്മാ വിനും പ്രകാശം നൽകുന്നതുമാകുന്നു. ഈ പരസ്പരവൈരുദ്ധ്യങ്ങൾ തമ്മിലെങ്ങനെ യോജിക്കും?! 2. എനി, പിശാച് വരുന്നതിൽ മേൽപറഞ്ഞ പൊരുത്തക്കേടൊന്നും ഇല്ലെന്ന് സങ്കൽപിക്കുക: എന്നാലും അവർക്കതിന് സാധ്യമല്ല. ( ) മഹത്വം താങ്ങുവാൻ അവർക്ക് കെൽപില്ല. ഈ നാം ഒരു പർവ്വതത്തിന്റെ മേൽ ഇറക്കി യിരുന്നെങ്കിൽ, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു!' ( ) എന്നാണ് അല്ലാഹു സൂ: മഹത്വത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. എന്നിരിക്കെ, അല്ലാഹുവിൽനിന്ന് ഏറ്റുവാങ്ങി പ്രവാചകൻമാർക്ക് എത്തിച്ചുകൊടു ക്കുക സാധ്യമല്ല. വഹ്യ് സ്വീകരിക്കുമ്പോൾ, നബി തിരുമേനി ˜ -വളരെ തണുപ്പുള്ള അവ സരത്തിൽപ്പോലുംവിയർത്തൊലിക്കുമാറ് പ്രയാസമേറിയതാണ് അത്. 3. എനിയൊരു മാർഗമുള്ളത് മലക്കുകളിൽ നിന്ന് കേൾക്കുകയും, എന്നിട്ടത് ഭൂമിയിൽ വന്ന് ഓതിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. ഇതിനും നിവൃത്തിയില്ല. കാരണം, പിശാ ചുക്കൾ മുമ്പ് ആകാശം വരെ കേറിപ്പോകുകയും, മലക്കുകളിൽനിന്ന് ചില വാർത്തകൾ കേൾക്കു വാൻ അവർക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾനബി ˜ വഹ്യ് വരുവാൻ ആരംഭിച്ചത് മുതൽക്ക് -പിശാചുക്കളുടെ ആകാശത്തേക്കുള്ള കയറ്റവും, മലക്കുക ളിൽനിന്ന് കേൾക്കുവാനുള്ള സാധ്യതയും തീരെ തടം ചെയ്യപ്പെട്ടിരിക്കുകയാണ്. ( ) നബി ˜ യിൽ നിന്നും പാരായണം കേട്ട ഒരു സംഘം ജിന്നുകൾ ചെയ്ത ഒരു നീണ്ട പ്രസ്താവന സൂറത്തുൽ ജിന്നിൽ അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ജിന്നുകൾ ഇപ്രകാരം പറഞ്ഞതായി കാണാം:- അപ്പോൾ അത് ശക്തിമത്തായ പാറാവു കാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഞങ്ങൾ അതിൽ പല ഇരിപ്പിടങ്ങളിലും കേൾക്കുവാനായി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, ആരെങ്കിലും കേൾക്കുവാൻ ശ്രമിക്കുന്നതായാൽ, അവനെ കാത്തുകൊണ്ടിരിക്കുന്ന തീജ്വാ ലയെ അവൻ കണ്ടെത്തുന്നതാണ്.) കൂടുതൽ വിവരം സൂറത്ത്സ്വാഫ്ഫാത്തിൽ വെച്ച് കാണാം. സൂ: ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ശ്രദ്ധിക്കുക. അല്ലാഹുവിൽനിന്നുതന്നെയുള്ളതാണെന്നും, അതിൽ പിശാചിന്റെയോ മറ്റോ കൈകടത്തൽ ഉണ്ടായിട്ടില്ലെന്നും സ്ഥാപിക്കുകയും, അത് വഴി നബി ˜ യുടെ പ്രവാചകത്വ ത്തിന് സത്യസാക്ഷ്യം നൽകുകയും ചെയ്തശേഷം, തിരുമേനിയോട് തൗഹീദിൽനിന്ന് ഒട്ടും വ്യതിചലിക്കാതെ ഉറച്ചുനിൽക്കുവാനും, സ്വന്തം കുടുംബത്തിന് പ്രത്യേകം താക്കീത് ചെയ്യാനും മറ്റും ഉപദേശിക്കുന്നു:-
26:213–217فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ
وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ
Passage continues through verse 26:217.
(213) ആകയാൽ, അല്ലാഹുവി നോട് കൂടി വേറെ ഒരു ആരാധ്യ നെയും നീ വിളി (ച്ചു പ്രാർത്ഥി)ക്ക രുത്; എന്നാൽ നീ ശിക്ഷിക്കപ്പെടുന്നവ രുടെ കൂട്ടത്തിലായിത്തീരും. (214) നിന്റെ അടുത്ത കുടുംബ ങ്ങൾക്ക് (ശിക്ഷെയക്കുറിച്ച്) മുന്നറിയിപ്പ് നൽകുകയും ചെയ്യണം. (215) സത്യവിശ്വാസികളായി നിന്നെ പിന്തുടർന്നിട്ടുള്ളവർക്ക് നിന്റെ പാർശ്വം താഴ്ത്തിക്കൊടുക്കുകയും ചെയ്യുക ധ അവരുമായി സൗമ്യത്തിൽ പെരുമാറുക. പ (216) എന്നാൽ, അവർ നിന്നോട് അനുസരണക്കേട് കാണിക്കുക യാണെ ങ്കിൽ നീ പറഞ്ഞേക്കുക: "നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഞാൻ നിരുത്തരവാദിയാണ്' എന്ന്. (217) പ്രതാപശാലിയും കരുണാ നിധിയുമായുള്ളവന്റെ മേൽ (എല്ലാ കാര്യങ്ങളും) ഭരമേൽപിക്കുകയും ചെയ്യുക (213) ആകയാൽ നീ വിളിക്കരുത്, പ്രാർത്ഥിക്കരുത് അല്ലാഹുവോടു കൂടി വേറെ ഇലാഹിനെ, ആരാധ്യനെ അപ്പോൾ നീ ആയിത്തീരും, ആകും ശിക്ഷിക്കപ്പെടുന്നവരിൽ (പെട്ടവൻ) (214) നീ മുന്നറിയിപ്പ് (താക്കീത്) നൽകുകയും ചെയ്യുക നിന്റെ കുടുംബത്തിന്, ബന്ധുക്കളെ അടുത്തവ രായ (215) താഴ്ത്തുകയും ചെയ്യുക നിന്റെ പാർശ്വത്തെ, പക്ഷത്തെ, ഭാഗത്തെ നിന്നെ പിൻതുടർന്നവർക്ക് സത്യവിശ്വാസികളിൽ നിന്ന്, വിശ്വാസികളായ (216) എന്നാലവർ നിന്നോട് അനുസരണക്കേട് കാട്ടിയാൽ, എതിര് പ്രവർത്തിച്ചാൽ അപ്പോൾ നീ പറയുക നിശ്ചയമായും ഞാൻ നിരുത്ത വാദിയാണ്, ഒഴിവായവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് (217) നീ ഭരമേൽപിക്കുകയും ചെയ്യുക, അർപ്പിക്കുക പ്രതാപശാലിയുടെമേൽ കരുണാനിധിയായ "നിന്റെ അടുത്ത കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകുക' എന്ന വചനം അവതരിച്ച പ്പോൾ, റസൂൽ തിരുമേനി ˜ ക്വുറൈശി ഗോത്രങ്ങളെ വിളിച്ചുവരുത്തി അവരോട് പൊതു വായും, പ്രത്യേകം പ്രത്യേകമായും ഇങ്ങനെ അറിയിച്ചതായി അബൂഹുറയ്റഃ (റ) ഉദ്ധ രിക്കുന്നു:- "ക്വുറൈശികളുടെ സമൂഹമേ! നിങ്ങളുടെ ദേഹങ്ങളെ നരകത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടുത്തുവിൻ. നിങ്ങൾക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ ചെയ്യാൻ നിശ്ച യമായും എനിക്ക് കഴിയുന്നതല്ല'. ( സ്ലഞ്ചത്തള ത്സവ ഏഞ്ചക്കഢ മ്പന്ദറ ത്സ ള്ളളസ്ലമ യ്യിന്റെ -മകനായ ജ്ജൃഞ്ചിര )ന്റെ സന്തതികളേ! നിങ്ങൾ നിങ്ങളുടെ ദേഹങ്ങളെ നര കത്തിൽ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളുവിൻ! നിങ്ങൾക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാര മാകട്ടെ ചെയ്യാൻ നിശ്ചയമായും എനിക്ക് കഴിയുകയില്ല'. ഇങ്ങനെ, ക്വുസ്വയ്യ് ( ) ഗോത്ര ക്കാരെയും, അബ്ദുമനാഫ് ഗോത്രക്കാരെയും, അബ്ദുൽ മുത്ത്വലിബ് ഗോത്രക്കാരെയും വിളിച്ചു ഇതുപോലെ പറഞ്ഞു, പിന്നീട് സ്വന്തം മകൾ ഫാത്വിമ (റ)യെ വിളിച്ചു പറഞ്ഞു: "മുഹമ്മദിന്റെ മകൾ ഫാത്വിമാ! നീ നിന്റെ ദേഹത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി ക്കൊള്ളുക! നിനക്ക് യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്യാൻ എനിക്ക് കഴിയുന്നതല്ല. അറി ഞ്ഞേക്കൂ: നിങ്ങൾക്ക് (എന്നോട്) നിശ്ചയമായും രക്തബന്ധമുണ്ട്. അത് ഞാൻ നനക്കേണ്ടപ്രകാരം നനച്ചുകൊള്ളുന്നതാണ്. അതായത്: ഇഹത്തിൽ ഞാൻ നിങ്ങളോട് കുടുംബബന്ധം പാലി ക്കുന്നതാകുന്നു. അല്ലാഹുവിൽനിന്നും (ഉണ്ടാകുന്ന) യാതൊന്നുംതന്നെ ഞാൻ നിങ്ങൾക്ക് ഒഴിവാക്കുകയില്ല, (ബുഖാരി; മുസ്ലിം.) സ്വന്തം കുടുംബത്തിന്റെ രക്ഷാമാർഗങ്ങളിൽ പ്രത്യേകം ഔത്സുക്യം കാണിക്കേണ്ടതു ണ്ടെന്നും, നേതാക്കൾ തങ്ങളുടെ അനുയായികളോട് വിനയത്തിലും, സൗമ്യത്തിലും പെരു മാറേണ്ടതാണെന്നും, വേണ്ടത്രെ ഉപദേശിച്ചിട്ടും ജനങ്ങൾ അതനുസരിക്കാതെ പിടിവാ അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ട് ഒഴിഞ്ഞുനിൽക്കേണ്ട താണെന്നും ഈ വചനങ്ങളിൽ നിന്ന് മനിലാക്കാം. "അല്ലാഹുവിൽ ഭരമേൽപ്പിക്കുക' എന്ന് പറയാതെ, "പ്രതാപശാലിയും കരുണാനിധിയുമായുള്ളവനിൽ ഭരമേൽപ്പിക്കുക' എന്ന് പറ ഞ്ഞത് അർത്ഥവത്താകുന്നു. പ്രതാപവും ശക്തിയും ഇല്ലാത്തവരിൽ ഭരമേൽപ്പിക്കുന്നത് കൊണ്ട് പ്രയോജനമൊന്നും ലഭിക്കുവാനില്ലല്ലോ, കാരുണ്യമില്ലാത്തവന് പ്രതാപമുണ്ടായിട്ടും കാര്യ മില്ലതാനും. ഈ രണ്ട് ഗുണങ്ങളും പരിപൂർണമായവൻ അല്ലാഹു മാത്രമാ ണ്. വചനങ്ങളിൽ അനുസ്മരിപ്പിക്കുന്നത് കണ്ടും കേട്ടും അറിയുന്ന സർവ്വജ്ഞാനിയും അവനാകുന്നു. അപ്പോൾ, "തവക്കുലി'ന് (കാര്യങ്ങൾ ഭര മേൽപ്പിക്കുവാൻ) ഏത്നിലക്കും അർഹൻ അവൻതന്നെ. അവനിൽ ഭരമേൽപ്പിക്കുന്നവർ ഒരി ക്കലും നിരാശപ്പെടേണ്ടതില്ല. അവരെ അവൻ സഹായിക്കുകയും, വിജയിപ്പിക്കുകയും തന്നെ ചെയ്യും.
26:218–220ٱلَّذِي يَرَىٰكَ حِينَ تَقُومُ
وَتَقَلُّبَكَ فِي ٱلسَّـٰجِدِينَ
إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
(218) അതായത്: നീ നിന്നു (ന മസ്കരിച്ചു) കൊണ്ടിരിക്കുന്ന സമ യത്ത് നിന്നെ കണ്ടു കൊണ്ടിരിക്കുന്ന വൻ; (219) "സുജൂദ്' ധ സാഷ്ടാംഗ നമ സ്കാരം പ ചെയ്യുന്നവരുടെകൂട്ടത്തിൽ നീ ചലിച്ചുകൊണ്ടിരിക്കുന്നതും (കാ ണുന്നവൻ). (220) നിശ്ചയമായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവ നും, അറിയുന്നവനും. (218) യാതൊരുവൻ അവൻ നിന്നെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു നീ നിന്നുകൊണ്ടിരിക്കുന്ന സമയത്ത്, എഴുന്നേൽക്കുമ്പോൾ (219) നീ ചലിക്കുന്നതും, നിന്റെ നീക്കവും സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിൽ (220) നിശ്ചയമായും അവൻ അവൻ തന്നെ കേൾക്കുന്നവൻ അറിയുന്നവൻ, സ ർ വ്വ ജ്ഞ ൻ എന്ന വാക്കിനാണ് "നീ നിന്നു നമസ്കരിക്കുന്ന സമയം' എന്ന് അർത്ഥം കൊടുത്തിരിക്കുന്നത്. "നീ നിൽക്കുന്ന സമയം' എന്നാണ് നേരെ വാക്കർത്ഥം. "നമസ്കാരത്തിലേക്ക് എഴുന്നേൽക്കുന്നനമസ്കാരത്തിന് പുറപ്പെടുന്ന -സ മയം' എന്നും ഇവിടെ ഉദ്ദേശ്യമാകാം. ചില വ്യാഖ്യാതാക്കൾ ഈ അർത്ഥമാണ് കൽപിച്ചിട്ടുള്ളതും. രണ്ടിൽ ഏതർത്ഥം കൽപിച്ചാലും ഇവിടെ ആയത്തിന്റെ താൽപര്യത്തിൽ വ്യത്യാസം വരുവാനില്ല. അല്ലാഹു നിന്റെ ഓരോ അവസ്ഥയെയും പ്രവൃത്തിയെയും കണ്ട റിഞ്ഞുകൊണ്ടിരിക്കുന്നവനാണ് എന്നത്രെ ചുരുക്കത്തിൽ ആയത്തിന്റെ താൽപര്യം. പല ഘടകങ്ങൾ കൂടിച്ചേർന്നതാണ് നമസ്കാരകർമം. അതിലെ മൂന്ന് പ്രധാന ഘടകങ്ങളത്രെ കു മ്പിട്ടു നിൽക്കൽ), "സുജൂദ്' ( സാഷ്ടാംഗം ചെയ്യൽ) എന്നിവ. ആകയാൽ, ഇൗ മൂന്ന് വാക്കുകളും അവയിൽനിന്ന് ഉളവാകുന്ന ക്രിയാരൂപ ങ്ങളും, നാമവിശേഷണങ്ങളുമെല്ലാംതന്നെ ചില സന്ദർഭങ്ങളിൽ നമസ്കാരത്തെ ഉദ്ദേശിച്ചു പ്രയോഗിക്കപ്പെടുക സാധാരണമാകുന്നു. നമസ്കാരത്തിന്റെ വിഷയത്തിൽ നബി തിരുമേനി ˜ എത്രമാത്രം താൽപര്യം പ്രകടി പ്പിച്ചിരുന്നു എന്ന വസ്തുത പ്രസിദ്ധമാണല്ലോ. അഞ്ച് നേരത്തെ നിർബന്ധ നമസ്കാര ത്തിന് പുറമെ, അവയുടെ മുമ്പും പിമ്പുമായികൊണ്ടും, ചില പ്രത്യേക സന്ദർഭങ്ങളിലാ യിക്കൊണ്ടും അവിടുന്ന് പല ഐച്ഛിക നമസ്കാരങ്ങളും ( ) പതിവാക്കിയിരുന്നു. രാത്രി യിൽ വളരെയേറെ സമയം അവിടുന്ന് നമസ്കാരത്തിൽ ചിലവഴിച്ചിരുന്നതും, ചിലപ്പോൾ കാലിൽ നീരുകെട്ടി വീങ്ങുമാറ് നിന്നു നമസ്കരിച്ചിരുന്നതും, ഭക്തിനിർഭര മായ നിലയിൽ അത് നിർവ്വഹിച്ചിരുന്നതും, നബിചര്യയിൽ പരക്കെ അറിയപ്പെട്ട സംഗതിക ളാണ്. വല്ല ആപൽഭയവും നേരിട്ടാൽ അവിടുന്ന് നമസ്കാരത്തെ അഭയം പ്രാപിക്കുക പതി വായിരുന്നു. നമസ്കാരമാണെങ്കിൽ ശാരീരികമായ ആരാധനാ കർമങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായതും അല്ലാഹുവിന്റെ മുമ്പിൽ ഏറ്റവുമധികം ഭയഭക്തി അർപ്പിക്കുന്നതുമായ ഒരു കർമവും!. ഇൗ നിലക്ക് നീ നിന്നു നമസ്കരിക്കുന്നതുംനമസ്ക്കാരത്തിന് നിൽക്കുന്ന തുംസുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നതുംനമസ്ക്കരിക്കുന്ന വർക്ക് നേതൃത്വം നൽകിക്കൊണ്ട് അവരുടെ കൂട്ടത്തിൽ കാണു ന്നുണ്ടെന്ന് നബി ˜ യോട് അഭിമുഖമായി പ്രസ്താവിച്ചിട്ടുള്ളത് നബി ˜ യെ സംബന്ധി ച്ചിടത്തോളം, മഹത്തായ ഒരു സന്തോഷവാർത്തയും, അനുമോദനവും തന്നെയാകു ന്നു. അതൊന്നും അല്ലാഹു പാഴാക്കുകയില്ല; അതിനെല്ലാമുള്ള വമ്പിച്ച പ്രതിഫലങ്ങളും, ഉന്നതമായ സ്ഥാനമാനങ്ങളും, താങ്കൾക്ക് ലഭിക്കുക തന്നെ ചെയ്യും; ഭക്തിപു ര രം നടത്തുന്ന താങ്കളുടെ പ്രാർത്ഥനാകർമങ്ങൾക്ക് ഉത്തരം ലഭിക്കാതിരിക്കുകയില്ല എന്നി ങ്ങനെയുള്ള സൂചനകൾ അതിലടങ്ങുന്നു. അതേ സമയത്ത് നമ്മെ സംബന്ധിച്ചിടത്തോളം മറ്റൊരു സൂചനയും അതിൽ അന്തർഭ വിച്ചു കാണാം. നമസ്കാരത്തിൽ മനാന്നിധ്യവും, ഭയഭക്തിയും ഒഴിച്ചുകൂടാത്തതാണെ ന്ന്. അല്ലാഹു നമ്മെ നോക്കിക്കണ്ടുകൊണ്ടിരിക്കുന്നുവെന്ന ബോധത്തോടുകൂടിയായിരിക്കണം നമസ്കരിക്കുന്നതെന്നും അത് ധ്വനിപ്പിക്കുന്നു. നബി ˜ ഒരു ഹദീഥിൽ ഇപ്രകാരം അരുളി ച്ചെയ്തിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്: (നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന പ്രകാരം അവന്ന് "ഇബാദത്ത്' -ആരാധ നചെയ്യുക. എന്നാൽ, നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു. (മുസ്ലിം)
26:221–223هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ
يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ
(221) ആരുടെമേലാണ് പിശാചു ക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് വർത്തമാനം അറിയിച്ചു തരട്ടെയോ?- (222) മഹാ വ്യാജക്കാരനും ദുഷ്ട (പി ശാചുക്കൾ) ഇറങ്ങുന്നത്. (223) അവർ ചെവികൊടുക്കുന്ന താണ്; അവരിൽ അധികമാളും വ്യാജം പറയുന്നവരാകുന്നു. (221) ഞാൻ നിങ്ങൾക്ക് വർത്തമാനം അറിയിച്ചു തരട്ടെയോ ആരുടെ മേലാണ് ഇറങ്ങുന്നത് (എന്ന്) പിശാചുക്കൾ (222) അവ ഇറങ്ങുന്നു എല്ലാ മഹാവ്യാജക്കാരന്റെ മേലും, വലിയ നുണക്കാരുടെ മേൽ ദുഷ്ടനായ, വളരെ കുറ്റം ചെയ്യുന്നവനായ (223) അവർ ഇട്ടുകൊടുക്കുന്നു കേൾവി, കേട്ടത് അവരിൽ അധികമാളും വ്യാജം (കളവ്) പറയുന്നവ രാണ് പിശാച് മുഖേന അവതരിച്ചതല്ല, അത് പിശാചിന് യോജിച്ചതും, സാധ്യ മാകുന്നതും അല്ല എന്നൊക്കെ ഇതിനുമുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാൽ, പിശാച് ഏത് തരത്തിലുള്ള ആളുകളുമായിട്ടാണ് ബന്ധപ്പെടുക, അവന്റെ വരവും ഉപദേശവും ഉണ്ടാകു ക ആർക്കാണ് എന്നത്രെ ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. കള്ളവും നുണയും പതി വാക്കിയ മഹാ വ്യാജക്കാർ, പാപങ്ങളും ദുഷ്പ്രവൃത്തികളും പതിവാക്കിയ ദുഷ്ടൻമാർ ഇവ രാണ് പിശാചിന്റെ ബന്ധുക്കൾ. അവരിലാണ് പിശാചിന്റെ സാന്നിദ്ധ്യവും, ഉപദേശവും ഉണ്ടാ വുക. മനുഷ്യർക്ക് അറിയാൻ കഴിവില്ലാത്ത ചില കാര്യങ്ങൾ പിശാചുക്കൾക്ക് അറിയാൻ സാധി ച്ചേക്കും. അവർ ഒരുതരം അദൃശ്യസൃഷ്ടികളാണല്ലോ. നബി തിരുമേനി ˜ പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പ് അവർ ആകാശം വരെ കയറിയിരുന്നുവെന്നും, മലക്കുകളിൽനിന്ന് ചില വാർത്തകൾ കട്ടുകേട്ടിരുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാർത്ത കൾ പിശാചുക്കൾ അത്തരക്കാർക്ക് എത്തിച്ചുകൊടുക്കുകയും, അതിൽകൂടി ധാരാളം വ്യാജ ങ്ങളും കൂട്ടിക്കലർത്തി അവർ ജനമദ്ധ്യെ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ്. ഇമാം ബുഖാരീ (റ) (റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീഥ് ഈ വിഷയം വ്യക്തമാക്കുന്നു, ഹദീഥ് ഇപ്രകാരമാണ്: "ചില ആളുകൾ ഗണിതക്കാരെ (ജോൽസ്യക്കാരെ സംബന്ധിച്ച് നബി ˜ യോട് ചോദിക്കുകയുണ്ടായി. നബി ˜ പറഞ്ഞു: (അവർ ഒന്നും യാതൊരടിസ്ഥാനവുമില്ല, അപ്പോൾ അവർ ചോദിച്ചു: അവർ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യഥാർത്ഥമാകാറുണ്ടല്ലോ? അപ്പോൾ തിരുമേനി ഇങ്ങനെ മറുപടി പറഞ്ഞു: ന്നപ്പഖ സ്ലത്ഥഞ്ചല കഞ്ചയഞ്ചദ്ധര ൽട്ടറവ ള്ളമ സ്ലഴഞ്ചയഞ്ചദ്ധട്ടമ (യഥാർത്ഥമായി പുലരുന്ന ആ വാക്ക് ജിന്ന് വർഗത്തിൽ പെട്ടവൻ തട്ടിയെടുക്കുന്നതാണ്, എന്നിട്ട് അവൻ തന്റെ ബന്ധുക്കളുടെ കാതിൽ, പിടക്കോഴി "കറകറ' എന്ന് കുറുകും പ്രകാരം അത് കുറുകിമന്ത്രിച്ചുകൊടുക്കു ന്നു. അങ്ങനെ, അവർ അതിൽകൂടി നൂറിലേറെ കളവും കൂട്ടിക്കലർത്തുന്നു.' ( ) ഈ വിഷയകമായി ബുഖാരീ (റ), മുസ്ലിം (റ) മുതലായവർ പല മാർഗങ്ങ ഉദ്ധരിച്ചു കാണാം. പിശാചുക്കൾ മലക്കുകളിൽ നിന്ന് കട്ടു കേൾക്കുന്നതിനെ ഉദ്ദേശിച്ചാണ് ഈ ഹദീഥിൽ ജിന്ന് വർഗത്തിൽ പെട്ടവൻ തട്ടിയെടു ക്കുന്നത്' ( ഷ ) എന്ന് പറഞ്ഞിട്ടുള്ളത്. പിശാചിന്റെ വൈതാളികരായ ചില പ്രശ്നക്കാരിൽനിന്നും, പല പേരുകളിലും അറിയപ്പെടാറുണ്ടെങ്കിലും ശരികേൾക്കാറുള്ള ചുരുക്കം ചില വാർത്ത കൾ ശരിയായി അനുഭവപ്പെട്ടു കാണുന്നതിനാൽ ഇന്നും എത്രയോ ആളുകൾ വഞ്ചിതരാ യിക്കൊണ്ടിരിക്കുന്നു. അത്തരക്കരെ സമീപിക്കുന്ന പാമരൻമാർക്കോ, പ്രസ്തുത വൈതാളി കൻമാർക്കോ കണ്ടറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വാർത്തകൾ പിശാച് കണ്ടറി യുകയും, പല വ്യാജമന്ത്രങ്ങളുടെ കൂട്ടത്തിൽ ആ വാർത്തയും അവൻ അവർക്ക് ദുർേ∫ാ ധനം ചെയ്കയും ചെയ്തേക്കുന്നതാണ്. അതുകൊണ്ടാണ്ഹദീഥിൽ സൂചിപ്പിച്ചപ്രകാരം -ഏതോ ചില കാര്യങ്ങൾ പ്രശ്നക്കാർ പറയുന്നത് ഒത്തുവരുന്നത്. ഈ വാസ്തവം അവർ മനിലാക്കുന്നില്ല. (പിശാചുക്കളെയും, അവർ മലക്കുകളിൽ നിന്ന് ചിലത് കട്ടു കേട്ടിരുന്നതി നെയുംകുറിച്ച് കൂടുതൽ വിവരം സൂ: വ്വാഫ്ഫാത്തിൽ കാണാം. അസ്ലിക്കഠൃ സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും നോക്കുക.) 223 -ാം വചനത്തിൽ എന്ന വാക്കിനാണ് "അവർ ചെവികൊടുക്കുന്നു'വെന്ന് നാം അർത്ഥം കല്പിച്ചത്. ശ്രദ്ധിച്ചു കേൾക്കുകകേൾക്കുവാനായി ചെവിയോർക്കുക -എന്ന് താൽപര്യം: എന്നാൽ "കേൾവി' എന്നും, ർൾീദ്ധൃപ്പീഷ (യുൽക്വൂന) എന്നാൽ "ഇട്ടു കൊടുക്കും' എന്നുമത്രെ പദാർത്ഥം. രണ്ടുംകൂടി മേൽപ്രകാരം ഘടിപ്പിക്കുമ്പോൾ, നാം പറഞ്ഞ ഉദ്ദേശ്യാർത്ഥം വരുന്നു. ഈ പ്രയോഗം ഇതേ അർത്ഥത്തിൽ സൂ: ക്വാഫ് 37ലും കാണാം. കൂടാതെ, എന്ന വാക്ക് "കേൾക്കപ്പെട്ട കാര്യം' ( ) എന്ന അർത്ഥത്തിലും വരാ വുന്നതാണ്. ർൾീദ്ധൃപ്പീഷ എന്നക്രിയയിൽ അതിന്റെ കർത്താവായി സ്ഥിതി ചെയ്യുന്ന സർവ്വനാമം ( ഹ്മുഞ്ഞിക്കഢ ) പിശാചുക്കളെ ഉദ്ദേശിച്ചും, മഹാവ്യാജക്കാരും ദുഷ്ടൻമാരുമായ ആളുകളെ ഉദ്ദേ ശിച്ചും ആയിരിക്കാനും ഇടയുണ്ട്. അതുപോലെത്തന്നെ, "അവരിൽ അധികവും' എന്ന് നാം അർത്ഥം കൽപിച്ച എന്ന വാക്കിലെ എന്ന സർവ്വനാമവും ഈ രണ്ട് കൂട്ട രിൽ ഓരോന്നിലേക്കും മടങ്ങുന്നതാവുകയും ചെയ്യാം. ഈ വസ്തുതകൾ കണക്കിലെടത്തു കൊണ്ട് ഈ വചനത്തിന്റെ സാരം താഴെ കാണുന്ന രൂപങ്ങളിലെല്ലാം വിവരിക്കപ്പെട്ടുകാ ണാം. പക്ഷേ, പ്രത്യക്ഷത്തിൽ അവ ഏറെക്കുറെ വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും നാം മുകളിൽ നൽകിയ വിവരണത്തിൽനിന്ന് പുറത്തുപോകുന്നില്ലതാനും. (1) പിശാചുക്കളിൽനിന്ന് ചില വാർത്തകൾ അറിയുവാനായി ചെവികൊടുക്കുകയുംപരിശ്രമം നടത്തുകയും -അങ്ങനെ അവർക്ക് ലഭിച്ചേക്കുന്ന വാർത്തകളിൽ ധാരാളം കളവും കൂട്ടിച്ചേർത്തുകൊണ്ട് അവർ തങ്ങളുടെ ബന്ധുക്കളായ ഗണിതക്കാർ മുതലായവർക്ക് നൽകു കയും ചെയ്യുന്നു. (2) പിശാചുക്കൾ കേട്ട വാർത്തകളെ അവർ തങ്ങളുടെ ബന്ധുക്കൾക്ക് രഹസ്യമായി ബോധനം നൽകുകയും, ആ ബന്ധുക്കൾ അതിൽ ധാരാളം കളവുകൾ കൂട്ടിച്ചേർത്തു ജന മദ്ധ്യെ പ്രചാരം ചെയ്കയും ചെയ്യുന്നു. (3) വ്യാജക്കാരായ ദുഷ്ടജനങ്ങൾ പിശാചുക്കളിൽ നിന്ന് വാർത്തകൾ ലഭിക്കുവാനായി ശ്രമം നടത്തുകയും അവർ ഈ ദുഷ്ടൻമാർക്ക് കള്ളവാർത്തകൾ രഹസ്യബോധനം നൽകു കയും ചെയ്യുന്നു. പിശാചുക്കളിൽ നിന്ന് കേൾക്കുന്ന വിവരങ്ങൾ കള്ളം കലർത്തി ക്കൊണ്ട് പ്രചരിപ്പിക്കുന്നു. ( ല്ലഹ്മദവ ന്ധ സ്ലഞ്ഞര ) ഒരുതരം കവിതയാണ്. മുഹമ്മദ് ഒരു കവിയാണ് ന്നിങ്ങനെയും ശത്രു ക്കൾ ആരോപിക്കുക പതിവായിരുന്നു. ഇതിന്റെ നിരർത്ഥതയെക്കുറിച്ചാണ് അടുത്ത വചന ങ്ങളിൽ കാണുന്നത്.
26:224–226وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ
أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ
وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ
(224) കവികളാകട്ടെ, അവരെ പിൻപറ്റുക ദുർമാർഗികളാകുന്നു. (225) നീ കണ്ടിട്ടില്ലേ, അവർ (ഭാ വനയുടെ) എല്ലാ താഴ്വരയിൽകൂ ടിയും അലഞ്ഞുനടക്കുന്നതാണ് എന്ന്?! (226) അവർ, തങ്ങൾ പ്രവർത്തി ക്കാത്തത് പറഞ്ഞുകൊണ്ടിരിക്കുമെന്നും (ക ണ്ടിട്ടില്ലേ)?! (224) കവികളാകട്ടെ അവരെ പിൻപറ്റുന്നു, അനുഗമിക്കും വഴിതെറ്റിയവർ, ദുർമാർഗികൾ (225) നീ കണ്ടിട്ടില്ലേ നിശ്ചയമായും അവർ എല്ലാ താഴ്വരയിൽ കൂടിയും, എല്ലാ തുറയിലും അലഞ്ഞു നടക്കുന്നു, ചുറ്റി ത്തിരിയുന്നു (എന്ന്) (226) നിശ്ചയമായും അവർ പറയുന്നു (എന്നും) അവർ ചെയ്യാത്തത് കവിവാക്യമല്ലെന്ന് സൂ: അൽഹാക്ക്വഃ ( 41 ലും, നബി ˜ കവിത അറിഞ്ഞുകൂടാ, അത് അവിടുത്തേക്ക് യോജിക്കുന്നതുമല്ല എന്ന് സൂ: യാസീൻ 69 ലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നബി ˜ അത് യോജിച്ചതല്ലെന്നുള്ളതിൽ അടങ്ങിയ രഹസ്യം ഈ വചനങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ജനങ്ങളെ സ്വാധീനിക്കുവാനും, ഹൃദയങ്ങളെ വശീകരിക്കുവാനും കവിതക്കുള്ള ശക്തി വളരെ വമ്പിച്ചതാണ്. ഏറെക്കുറെ എല്ലാ കാലത്തും, ഏത് ഭാഷക്കാർക്കിടയിലും കവികൾക്ക് ജനമദ്ധ്യെ ഒരു സ്ഥാനമുണ്ടായിരി ക്കും. അവതരിക്കുന്ന കാലത്തുള്ള അറബികൾക്കിടയിൽ കവിതയുടെ സ്ഥാനം ഏറ്റവും വമ്പിച്ചതായിരുന്നു. പ്രതാപശാലിയായ ഒരു ഭരണനേതാവിനെപ്പോലും വെല്ലുന്ന സ്വാധീനം ഒരു കവിക്ക് ചിലപ്പോൾ സംസിദ്ധമായേക്കും. ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധ ങ്ങൾക്കും, ഒരു വമ്പിച്ച ഗോത്രത്തിന്റെ അധഃപതനത്തിനും, നേരെമറിച്ച് പുരോഗതിക്കും ഒരുപക്ഷേ ഒരു കവിയുടെ ചില കവിതാശകലങ്ങൾ കാരണമായേക്കും. നേർക്കുനേരെ സധൈര്യം മുന്നോട്ടു വന്നു പരാജയപ്പെടുത്തുവാൻ സാധിക്കാതെ ഗതിമുട്ടിയ ശത്രുക്കൾ, അതിന്റെ അസാധാ അമാനുഷികമായ വശ്യശക്തിയുടെയും മുമ്പിൽ ചിറച്ചുനിൽക്കേണ്ടിവന്നു. അതിൽനിന്ന് ഉടലെടുത്ത ഒരു വാദമാണ് ഇൗ കവിതാ വാദം. പ്രസ്തുത വാദത്തിന്റെ നിരർത്ഥത യുക്തിന്യായങ്ങൾ മുഖേന ഇൗ വചനങ്ങൾ ചൂണ്ടിക് കാട്ടുന്നു. കവികളെ പിൻപറ്റി അനുയായികളും, ഭക്തൻമാരുംദുർമാർഗികളായിരിക്കും. മറ്റൊരു പ്രകാരത്തിൽ പറയുകയാണെങ്കിൽ, കവികളിൽനിന്ന് അവ രുടെ അനുയായികൾക്ക് ലഭിക്കുന്ന പ്രചോദനങ്ങൾ സൻമാർഗത്തിന് പകരം ദുർമാർഗത്തി ലേക്കുള്ള വാസനയും, സൽകർമത്തിന് പകരം ദുഷ്കർമങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനവും ആയിരിക്കും. എന്നാൽ നബി ˜ യുടെയും, അവിടുത്തെ അനുയായികളുടെയും സ്ഥിതി അതിന് വിപരീതമാകുന്നു. നബി ˜ യാണെങ്കിൽ, അവരെ സത്യവിശ്വാസത്തിലേക്കും സ്വർഗത്തിലേക്കും നയിക്കുന്നു. അവർക്ക് സൽകർമങ്ങൾ ചെയ്യാൻ പ്രേരണ നൽകുകയും ചെയ്യു ന്നു. അങ്ങനെ അവർ സൻമാർഗികളും, സുകൃതവാൻമാരുമാണ്. നബി ˜ ഒരു കവി യായിരുന്നുവെങ്കിൽ ഇപ്രകാരം സംഭവിക്കുമായിരുന്നില്ല. ഇതാണ് ആദ്യത്തെ വചനത്തിലെ ആശയം. ഇപ്പറഞ്ഞതിന് രണ്ട് കാരണങ്ങളാണ് -അനുഭവം സാക്ഷ്യം വഹിക്കുന്ന രണ്ട് വസ്തുതകളാണ്പിന്നത്തെ രണ്ട് വചനങ്ങളിൽ പ്രസ്താവിക്കുന്നത്. 1 -ാമത്തേത്: കവികൾ എല്ലാ താഴ്വരയിലൂടെയും അലഞ്ഞുനടക്കുന്നുവെന്നുള്ളതാണ്. അതെ, ഭാവനാലോകത്ത് സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നവരാണ് കവികൾ. അവരുടെ മനോദൃഷ്ടിയിൽപെടുന്ന എല്ലാ താഴ്വരയിലുംഗുണദോഷവിവേചനമന്യെയഥേഷ്ടം അവർ വിഹരിക്കും. തങ്ങളുടെ ഏതെങ്കിലും കഴിവുകേടല്ലാതെ ആ സ്വൈര്യസഞ്ചാരത്തിന് പരിധി നിർണയിക്കുന്ന ഒരു മാനദണ്ഡം അവർക്കില്ല. കവികളുടെ പൊതുസ്വഭാവമാണി ത്. ഇൗ സഞ്ചാരത്തിൽ നിർവിഘ്നം എത്രകണ്ട് മുന്നോട്ട് പോകുവാൻ കഴിയുന്നുവെ ന്നുള്ളതാണ് കവികളുടെ സ്ഥാനം കണക്കാക്കുന്നതിലുള്ള അളവുകോലും. പ്രേമകഥനം, കാമ ചേഷ്ടകൾ, സ്ത്രീസൗന്ദര്യം, സൗന്ദര്യവർദ്ധന, അധികപ്രശംസ, പരദൂഷണം, പഴി എന്നി ത്യാദികളാൽ നിറഞ്ഞതാണ് മിക്കവാറും അവരുടെ ഭാവനാലോകം. നല്ലതിനെ ചീത്തയാ യും, ചീത്തയായതിനെ നല്ലതായും ചിത്രീകരിക്കുക, പർവ്വതീകരിച്ചും മറിച്ചും അവതരിപ്പിക്കുക. പരിപാവനവും പവിത്രവുമായ കാര്യങ്ങളെ അപഹാസ്യമായി കാണിക്കുക, അധാർമികവും നികൃഷ്ടവുമായതിനെ പരിശുദ്ധവും പുരോഗമനവുമായി സമർത്ഥിക്കുക, ഇല്ലാത്തതിനെ ഉള്ളതായും മറിച്ചും സ്ഥാപിക്കുക, ജനസാമാന്യങ്ങൾക്കും കക്ഷി കൾക്കുമിടയിൽ ശത്രുതയും വൈരാഗ്യവും വളർത്തുക, ആഭിജാത്യത്തിലും സ്ഥാനമാനാദി യോഗ്യതകളിലും അഹങ്കരിക്കുക, ധീരതയും ഗുണകാംക്ഷയും അഭിനയിക്കുക മുതലായ വയത്രെ കവിസാധാരണമായ ആശയങ്ങൾ. 2 -ാമത്തേത്: കവികൾ, തങ്ങൾ പ്രവർത്തനത്തിൽ കൊണ്ടുവരാത്തത് പറയുന്നുവെ ന്നുള്ളതാകുന്നു. ഒന്നാമത്തെ കാരണത്തിന്റെ അനിവാര്യഫലമാണിത്. അന്യരെ ഉപദേ ശിക്കുവാനും, ആക്ഷേപിക്കുവാനും, പ്രശംസിക്കുവാനും, വിമർശിക്കുവാനുമെല്ലാം കവികൾ മിടുക്കൻമാരായിരിക്കും. പക്ഷേ, സ്വന്തം കാര്യം വിസ്മരിക്കുകയും ചെയ്യും. ചെയ്യാത്തതും ചെയ്യാൻ കഴിവില്ലാത്തതും എടു ത്തുകാട്ടി പ്രകീർത്തനം ചെയ്യാൻ മടിക്കുകയില്ല. ചുരുക്കിപ റഞ്ഞാൽ, വസ്തുതകൾ ഉള്ളത് പോലെ മാത്രം വർണിച്ചും, മാന്യവും ഉത്തമവുമായ നിലയിൽ പ്രകാശിപ്പിച്ചും കവിതകൾ അവതരിപ്പിക്കുന്ന കവി കൾ വളരെ വിരളമത്രെ. മുൻകാലത്തെ കവിതകളിൽ മാത്രമല്ല മേൽകണ്ട ദോഷങ്ങളുള്ളത്. യാതൊരു ഉത്തമല ഇന്നത്തെ കവിതാസാഹിത്യങ്ങളിലും, ധാർമികമൂല്യ ങ്ങളും മനുഷ്യഗുണങ്ങളും നാമവശേഷമാക്കിക്കൊണ്ട് കേവലം പൈശാചികമായ ദുർവാ സനകളും മൃഗീയമായ നടപടിക്രമങ്ങളും പ്രചരിപ്പിച്ചുവരുന്ന ഇന്നത്തെ വിവിധകലാ സാഹിത്യങ്ങളിലും ഉപരിസൂചിതങ്ങളായ ദോഷങ്ങൾ എത്രയോ കൂടു തലായിത്തന്നെകാണാവുന്നതാണ്. എന്നാൽ, കവിവർഗത്തിൽപെട്ട എല്ലാ വ്യക്തികളും ഇങ്ങനെയുള്ളവരാണെന്ന് ഇതിനർത്ഥമില്ല. ബഹുഭൂരിഭാഗവും ഏറെക്കുറെ അങ്ങനെയാ യിരിക്കുമെങ്കിലും ചിലർ ഇത്തരം ദോഷങ്ങൾ ബാധിക്കാത്തവരുമുണ്ടായിരിക്കും. അവർക്ക് ഈ ആക്ഷേപം ബാധകവുമല്ല. മാത്രമല്ല, അത്യാകർഷകമായ നിലയിൽ സാരോപദേശ ങ്ങൾ ചെയ്യാനും, ഉന്നതമായ ആദർശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുവാനും, ജനങ്ങൾക്ക് സൽപമ്ലാവിലേക്ക് ആവേശം നൽകുവാനും കവിതവഴി സാധിക്കുന്നതാണ്. ഈ വഴിക്ക് തങ്ങ ളുടെ കവിതാവാസന തിരിക്കുന്നപക്ഷം അവരുടെ കൃത്യം പ്രശംസനീയവും പുണ്യകര വുമായിരിക്കും. എന്നാൽ, മേൽ പ്രസ്താവിച്ച കവിദോഷങ്ങൾ ബാധിക്കാത്തവർ ആരായിരി ക്കുമെന്ന് അടുത്തവചനത്തിൽ നിന്ന് മനിലാക്കാം:-
26:227إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ
(227) വിശ്വസിക്കുകയും, സൽക്കർമ ങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹു വിനെ ധാരാളം സ്മരിക്കുകയും, തങ്ങൾ അക്രമിക്കപ്പെ ട്ടതിന് ശേഷം (പ്രതികാരംവഴി) രക്ഷാനടപടിയെടുക്കുകയും ചെയ്ത വരൊഴികെ. ധ ഇവർ അതിൽനിന്ന് ഒഴി വാണ്. പ അക്രമം പ്രവർത്തിച്ചവർ ഉടനെ അറിഞ്ഞുകൊള്ളും, ഏതൊരു പര്യ വസാനത്തിലാണ് അവർ തിരിഞ്ഞെത്തു കയെന്ന്! (227) യാതൊരു കൂട്ടരൊഴികെ അവർ വിശ്വസിച്ചിരിക്കുന്നു പ്രവർത്തിക്കയും ചെയ്തിരിക്കുന്നു സൽക്കർമങ്ങൾ അവർ സ്മരിക്കുകയും (ഓർക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു അല്ലാഹുവിനെ ധാരാളം, വളരെ അവർ രക്ഷാനടപടി സ്വീകരിക്കുകയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു ശേഷമായി അവർ അക്രമം ചെയ്യപ്പെട്ടതിന്റെ ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും അക്രമം ചെയ്തവർ ഏതൊരു പര്യവസാനത്തിലാണ് അവർ തിരി ഞ്ഞെത്തുന്നത്, എത്തിച്ചേരുന്നത്, മടങ്ങിയെത്തുന്നത് (എന്ന്) കവികളുടെ ലക്ഷണങ്ങൾ ഇൗ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1) സത്യവിശ്വാസം. 2) സൽക്കർമം. 3) അല്ലാഹുവിനെ ധാരാളമായി സ്മരിക്കൽ. 4) ഇങ്ങോട്ട് കവിത വഴി അക്രമം നടത്തിയവരോട് പ്രതികാര മായി അങ്ങോട്ടും കവിതവഴി നടപടിയെടുക്കുക. ഇവയാണത്. സത്യവിശ്വാസത്തിൽ അധിഷ്ഠിതമായതും, അതിനെതിരായ ഭാവനാഗതികളില്ലാത്ത തും, സൽക്കർമങ്ങൾക്ക് പ്രചോദനവും മാതൃകയും നൽകുന്നതും, അല്ലാഹുവിന്റെ മഹൽഗു ണങ്ങളെയും അവന്റെ നിയമനിർദ്ദേശങ്ങളെയും എടുത്തു കാട്ടുകവഴി അവനെ ധാരാളം ഓർമിപ്പിക്കുന്നതുമായിരിക്കണം മുസ്ലിംകളുടെ കവിത. ഇങ്ങനെയുള്ള കവിതകളെ മേൽ കാണിച്ച ദോഷങ്ങൾ മലിനപ്പെടുത്തുകയില്ലെന്നുള്ളത് സ്വാഭാവികമാണ്. ശത്രുക്കളുടെ ഭാഗ നിന്ന് അക്രമമായി തൊടുത്തുവിടപ്പെടുന്ന പരിഹാസത്തിന്റെയും, ധിക്കാരത്തിന്റെയും കവിതകൾക്ക് പകരം അങ്ങോട്ടും അതേ നിലയിൽ കവിതകൾ തൊടുത്തുവിടാവുന്നതാ ണ്. പക്ഷേ, അവാസ്തവവും, അതിരുകവിച്ചലും ഉണ്ടായിരിക്കരുത്. നബി തിരുമേനി ˜ യുടെ സ്വഹാബികളിൽ ഒരു പ്രസിദ്ധ കവിയായിരുന്നു ഹാൻ ( ) തിരുമേനിയെ പഴിച്ചുകൊണ്ടും, ആക്ഷേപിച്ചുകൊണ്ടും മുശ്രിക്കു കൾ കവിതകൾ രചിക്കലും, പാട്ടുപാടലും പതിവായിരുന്നു. അവർക്ക് മറുപടി പറയുവാൻ തിരുമേനി അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി: ൻത്തക്തല (എനിക്കുവേണ്ടി മറുപടി പറയുക, അല്ലാഹുവേ, അദ്ദേഹത്തിന് പരിശുദ്ധാ ത്മാവിനെക്കൊണ്ട് ശക്തി കൂട്ടണേ! ) മറ്റൊരിക്കൽ തിരുമേനി ഇങ്ങനെ പറയുകയുണ്ടായി: (ക്വുറയ്ശികളെ പഴിച്ച് പാടിക്കൊള്ളുവിൻ. അതവർക്ക് അമ്പ് തൊടുത്തു വിടുന്നതിനെക്കാൾ കഠിനമായതായിരിക്കും.) കവിതയെ സംബ ന്ധിച്ച് ഹദീഥുകളിൽ ഇപ്രകാരം വന്നിട്ടുണ്ട്. ഭ ഗ്നഞ്ഞന്ദങ (നിശ്ചയമായും കവിതയിൽ ചിലത് വിജ്ഞാനമത്രെ.) കവികളെ സംബന്ധിച്ച്. അവതരിച്ചതിനെപ്പറ്റി (റ) നബി ˜ യോട് അന്വേഷിച്ചപ്പോൾ അവി ടുന്ന് ഇങ്ങനെ പറഞ്ഞതായി അഹ്മദ് (റ) ഉദ്ധരിക്കുന്നു: (സത്യവിശ്വാസി അവന്റെ വാളുകൊണ്ടും, നാവ് കൊണ്ടും സമരം ചെയ്യുന്നതാണ്.) കവികളെ ആക്ഷേപിച്ചുകൊണ്ട് (224 - 226) വാക്യങ്ങൾ അവതരിച്ചപ്പോൾ, ഹാൻ അബ്ദുല്ലാഹിബ്നു റവാഹഃ, മാലിക് ) ( ഭ ന്നറസ്ലല ജ്ജഞ്ചരവ എന്നീ സ്വഹാബികൾ (തങ്ങളും ഇൗ ആക്ഷേപങ്ങൾക്ക് വിധേയരാണെന്ന് ഭയപ്പെട്ടു) കരഞ്ഞുംകൊണ്ട് നബി ˜ യുടെ അടുക്കൽ വരുകയുണ്ടായി. അവരോട് നബി തിരുമേനി ഇൗ (227 -ാം) വചനം ഓതിക്കേൾപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: (നിങ്ങൾപ്രതികാരമായിരക്ഷാനടപടി സ്വീകരിച്ചു കൊള്ളുവിൻ. യഥാർത്ഥമല്ലാതെ നിങ്ങൾ പറയരുത്. പിതാക്കളെയും, മാതാക്കളെയും കുറിച്ച് പ്രസ്താവിക്കുകയുംപഴി പറ യുകയും -ചെയ്യരുത്) അനസ് (റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: നബി ˜ വാഹനം തെളിക്കുന്ന ഒരാളുണ്ടായിരുന്നു. അൻജശഃ ( ) എന്നായിരുന്നു ശബ്ദമുള്ള ഒരാളായിരുന്നു അദ്ദേഹം. ഒരിക്കൽ (താൻ പാട്ടുപാടിക്കൊണ്ടി രിക്കെ,) തിരുമേനി പറഞ്ഞു: "അൻജശാ, നിൽക്കട്ടെ (ക്ഷമിക്കൂ)! പളുങ്കുകൾ പൊട്ടിക്കരുത്!' ദുർ∫ ലഹൃദയരായ സ്ത്രീകളുടെ മന് ഇളക്കി വിടരുത് എന്നാണ് ഇൗ വാക്കിന്റെ താൽപര്യം എന്ന് ക്വത്താദഃ (റ) പ്രസ്താവിക്കുന്നു. ( ) നബി തിരുമേനി ˜ മന മാധാനം നൽകുന്നതും, അവിടുത്തെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതുമായ പല ലക്ഷ്യങ്ങളും, തത്വങ്ങളും ഇൗ സൂറത്തിൽ വിവരിച്ചു. യുക്തിപ രവും ചരിത്രപരവുമായ പല തെളിവുകളും എടുത്തുകാട്ടി. ഇതെല്ലാം അറിഞ്ഞുംകൊണ്ട് പിന്നെയും അവിശ്വാസവും നിഷേധവും കൈവിടാതെയുള്ള അക്രമികൾക്ക് വളരെ കനത്ത ഒരു താക്കീതും നൽകിക്കൊണ്ട് സൂറത്ത് അവസാനിക്കുന്നു. "അക്രമം പ്രവർത്തിച്ചവർ ഉടനെ അറിഞ്ഞുകൊള്ളും, ഏതൊരു പര്യവസാനത്തിലാണ് അവർ തിരിഞ്ഞെത്തുന്നതെന്ന്.' അല്ലാഹു അവന്റെ മഹത്തായ കാരുണ്യംകൊണ്ട് നമ്മെയെല്ലാം നല്ല പര്യവസാന ത്തിൽ എത്തിച്ചേരുന്ന സജ്ജനങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.