Muhammad Amani Moulavi (d. 1987) · Surah 25 · 77 verses
25:1–2تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا
ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَخَلَقَ كُلَّ شَيۡءٖ فَقَدَّرَهُۥ تَقۡدِيرٗا
ആമുഖം: മക്കയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം പരമ കാരുണികനും, കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ,
(1) ലോകർക്ക് താക്കീത് നൽകുന്നവനായിരിക്കുവാൻ വേണ്ടി തന്റെ അടിയാന്റെ മേൽ ഫുർക്വാൻ (വിവേചന പ്രമാണം) അവതരി പ്പിച്ചിട്ടുള്ളവൻ നന്മയേറിയവനാ കുന്നു. (2) ആകാശങ്ങളുടെയും ഭൂമി യുടെയും ആധിപത്യമുള്ളവനത്രെ (അവൻ). അവൻ സന്താനത്തെ സ്വീകരി ച്ചിട്ടുമില്ല; ആധിപത്യത്തിൽ അവന് ഒരു പങ്കാളിയും ഉണ്ടായി ട്ടുമില്ല; എല്ലാ വസ്തുവെയും അവൻ സൃഷ്ടിച്ചു, എന്നിട്ട് അതിന് ഒരു (ശരിയായ) നിർണയം നൽകുകയും ചെയ്തി രിക്കുന്നു. (1) വളരെ നൻമ (മഹത്വം, മേന്മ, അനുഗ്രഹം) ഉള്ളവനായി അവതരിപ്പിച്ചിട്ടുള്ളവൻ വിവേചന പ്രമാണത്തെ തന്റെ അടിയാന്റെമേൽ അദ്ദേഹം ആകുവാൻ വേണ്ടി ലോകർക്ക് താക്കീത് ചെയ്യുന്നവൻ, മുന്നറിയിപ്പുകാരൻ, ഭയവാർത്ത അറിയിക്കുന്നവൻ (2) യാതൊരുവൻ അവന്നാണ്, അവന്റെതാണ് ആകാശങ്ങളുടെ ആധിപത്യം, രാജത്വം സ്വീകരിച്ചിട്ടുമില്ല, ഏർപ്പെടുത്തിയിട്ടുമില്ല മക്കളെ, സന്താനത്തെ ഉണ്ടായിട്ടുമില്ല, ഇല്ലതാനും അവന് ഒരു പങ്കുകാരനും ആധിപത്യത്തിൽ അവൻ സൃഷ്ടിക്കയും ചെയ്തു എല്ലാ വസ്തുവെയും എന്നിട്ട് അതിന് നിർണയം നൽകി, അതിനെ നിർണയിച്ചു, കണക്കാക്കി ഒരു(ശരിയായ)നിർണയം. കഴിഞ്ഞ അദ്ധ്യായത്തിന്റെ അവസാനത്തിൽ, നബി ˜ യെ നിരുപാധികമായി പിൻപറ്റുന്നത് സത്യവിശ്വാസികളുടെ നിർബന്ധ കടമയാണെന്നും, അവിടുത്തെ കല്പനക്ക് വിപരീതം പ്രവർത്തിക്കുന്നത് വലിയ ആപത്തുകൾക്കും ശിക്ഷക്കും കാരണമാണെന്നും പ്രസ്താവിച്ചു. നബി ˜ യെ അനുസരിക്കുന്നവരെ പ്രശംസിക്കുകയും, അനുസരിക്കാത്തവരെ കഠിനമായി താക്കീത് ചെയ്യുകയും ചെയ്തു. അതിന് നിദാനമായ കാരണമെന്നോണം ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ, ലോകർക്കാകമാനം മുന്നറിയിപ്പും താക്കീതും നൽകുവാൻവേണ്ടിയാണ് നബി തിരുമേനി ˜ വിവേചന പ്രമാണം ( ) അവതരിപ്പിച്ചിട്ടുള്ളതെന്ന വസ്തുത ഓർമിപ്പിക്കുകയാണ്. അല്ലാഹു ലോകർക്ക് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിമഹത്തായ ഒന്നത്രെ അത്. ഇതിന്റെ പേരിൽ അല്ലാഹു അവനെത്തന്നെ സ്തുതിച്ചുകൊണ്ടാണ് സൂറത്തിന്റെ തുടക്കം. (തബാറക) എന്ന വാക്ക് വളരെ അർത്ഥവൈപുല്യം നിറഞ്ഞ ഒരു ക്രിയയാണ്. വളരെ നന്മയും,മേന്മയും, മഹത്വവും, അനുഗ്രഹവും സമ്മേളിച്ചുവെന്നാണ് അത് അർത്ഥമാക്കുന്നത്. അതിന്റെ അർത്ഥം ശരിക്ക് പ്രകാശിപ്പിക്കുന്ന ഒരു ക്രിയാപദം മലയാളത്തിൽ കാണുന്നില്ല (ഫുർക്വാൻ) എന്നാൽ വിവേചനം എന്നും വിവേചനം ചെയ്യുന്നത് എന്നും അർത്ഥമാകുന്നു?. വിശുദ്ധ സത്യാസത്യങ്ങൾക്കും നന്മതിന്മകൾക്കുമിടയിൽ വിവേചനം ചെയ്യുന്ന പ്രമാണമാകകൊണ്ട് അതിന് ഫുർക്വാൻ എന്നും പേര് പറയപ്പെടുന്നു. പലേടത്തും പ്രസ്താവിച്ചിട്ടുള്ളത്പോലെ, ദൈവദൂതൻമാർ (മുർസലുകൾ)താക്കീത് നൽകുന്നവർ( ) മാത്രമായിട്ടല്ലസുവിശേഷം അറിയിക്കുന്നവരും ( )കൂടിയായിട്ടാണ് - നിയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, താക്കീത് നൽകുകയെന്ന കൃത്യമാണ് താരതമ്യേന കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. (സൂറത്തുൽ കഹ്ഫിന്റെ ആരംഭത്തിൽ നാം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്) പ്രവാചകൻമാർ, അന്ത്യദിനം എന്നിവയെ നിഷേധിക്കുകയും, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചാണ് ഈ സൂറത്തിൽ കൂടുതൽ പ്രതിപാദിക്കുന്നത്. ആ നിലക്ക് താക്കീതും, ഭയവാർത്തയും നൽകുന്നതിന് ഇവിടെ കൂടുതൽ പ്രസക്തിയുള്ളതുകൊണ്ടാണ് ലോകർക്ക് താക്കീത് നല്കുന്നവനായിരിക്കുവാൻവേണ്ടി എന്ന് പ്രസ്താവിച്ചത്. അല്ലാഹു അല്ലാത്ത എല്ലാ വസ്തുക്കളും അവന്റെ സൃഷ്ടിയാകുന്നു. അവൻ എല്ലാറ്റിന്റെയും സ്രഷ്ടാവും, നിയന്താവും, ഉടമസ്ഥനുമത്രെ. അവന്റെ യുക്തിക്കും, ഉദ്ദേശ്യത്തിനും അനുസരിച്ച് ഓരോന്നിന്റെയും ആകൃതി, പ്രകൃതി, കഴിവ്, പ്രവർത്തനപരിപാടി തുടങ്ങിയ എല്ലാകാര്യങ്ങളും അവൻ നിർണയം ചെയ്യുകയും ചെയ്തിരിക്കയാണ് അതിലൊന്നും ആർക്കും പങ്കില്ല. എന്നിരിക്കെ, സൃഷ്ടികളിൽപെട്ട വസ്തുവെ - അത് മനുഷ്യനോ, ജിന്നോ, മലക്കോ മറ്റോ ആകട്ടെ-അവന്റെ സന്താനമെന്നോ, കൂട്ടാളിയെന്നോ കരുതുന്നതിൽപരം നിരർത്ഥവും, നിന്ദ്യവുമായിട്ടുള്ളതെന്താണ്?! അൽപമെങ്കിലും ചിന്തിക്കുന്ന ഒരു ഹൃദയത്തിന് അതൊരിക്കലും ന്യായീകരിക്കുക സാധ്യമല്ല. പക്ഷേ, സ്പഷ്ടമായ ഈ പരമാർത്ഥത്തിൽ നിന്നും അവിശ്വാസികൾ വ്യതിചലിക്കുകയാണ് ചെയ്തിരിക്കുന്നത്:
25:3وَٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗ لَّا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرّٗا وَلَا نَفۡعٗا وَلَا يَمۡلِكُونَ مَوۡتٗا وَلَا حَيَوٰةٗ وَلَا نُشُورٗا
(3) അവന് പുറമെ പല ആരാധ്യൻമാരെയും അവർ സ്വീകരി ച്ചിരിക്കുകയാണ്. അവർ (ആ ആരാധ്യൻമാർ) യാതൊരു വസ്തു വും സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃ ഷ് ടി ക്കെ പ്പ ടു ക യു മാ കു ന്നു . തങ്ങൾക്ക്തന്നെയും, വല്ല ഉപദ്രവ മാകട്ടെ, ഉപകാരമാകട്ടെ അവർ സ്വാധീനമാക്കുന്നു മില്ല; അവർ മരണത്തെയാകട്ടെ, ജീവിതത്തെ യാകട്ടെ, പുനഃരുത്ഥാനത്തെയാ കട്ടെ, അധീനപ്പെടുത്തു ന്നുമില്ല. ഈ ആശയം സൂ: ത്വാഹാ 50 - ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുള്ളത് ഇവിടെ അനുസ്മരിക്കുന്നത് നന്നായിരിക്കും. (3) അവർ ഉണ്ടാക്കി, സ്വീകരിച്ചു അവന് പുറമെ (പല)ദൈവങ്ങളെ, ആരാധ്യൻമാരെ അവർ സൃഷ്ടിക്കുന്നില്ല യാതൊന്നും, ഒരു വസ്തുവും അവരാകട്ടെ, അവരോ അവർ സൃഷ്ടിക്കപ്പെടുന്നു അവർ അധീനപ്പെടുത്തുന്നുമില്ല തങ്ങൾക്ക്തന്നെ ഉപദ്രവം, ദ്രോഹം ഉപകാരവും ഇല്ല അവർ അധീനമാക്കുന്നുമില്ല മരണത്തെ ജീവിതത്തെയും ഇല്ല പുനഃരുത്ഥാനത്തെയും ഇല്ല. അല്ലാഹു അല്ലാത്തവരെ ദൈവമാക്കുന്നതിന്റെ നിരർത്ഥതക്ക് നാല് കാരണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ നാലിൽപെട്ട ഏതെങ്കിലും ഒന്നിൽ നിന്ന് ആ ദൈവങ്ങൾ ഒഴിവായിരുന്നുവെങ്കിൽ, ആ അപവാദത്തെ ഒരു വിധത്തിലെങ്കിലും ന്യായീകരിച്ചു നോക്കാമായിരുന്നു (1) അവയൊന്നുപോലും, വല്ലതിനെയും സൃഷ്ടിച്ചുണ്ടാക്കുവാൻ കഴിവുള്ളവയല്ല. ആരാധ്യന്മാർ സൃഷ്ടിച്ചുണ്ടാക്കുവാൻ കഴിവുള്ളവരായിരിക്കേണ്ടതാണ് (2) അവയാണെങ്കിൽ, സൃഷ്ടികളാണ്. സൃഷ്ടികളെല്ലാം അന്യാശ്രയം കൂടാതെ കഴിയാത്തവരുമത്രെ. ആരാധ്യന്മാർക്ക് അന്യാശ്രയം ഒട്ടും അനുയോജ്യവുമല്ല. (3) മറ്റുളളവരുടെ കാര്യം ഇരിക്കട്ടെ, സ്വന്തം കാര്യത്തിലെങ്കിലും പരസഹായം കൂടാതെ സംഗതി ചെയ്യാൻ സാധ്യമാണോ? അതുമില്ല. എന്നാൽ പിന്നെ, സ്വന്തം നിലക്ക് വല്ല ഉപദ്രവവും ചെയ്യാൻ കഴിയുമോ? അതും ഇല്ല. അല്ലാഹുവിന്റെ ഉദ്ദേശ്യവും സഹായവും കൂടാതെ അവക്ക് ഒന്നിനും കഴിവില്ല. ഇങ്ങിനെയുള്ള വസ്തുക്കളെ ദൈവമാക്കുന്നതിൽ എന്തർത്ഥമാണുള്ളത്?! (4) ജീവനുള്ളതിന്റെ മരണവിഷയമോ, ജീവനില്ലാത്തത്തിന്റെ ജീവിതകാര്യമോ ഒന്നുംതന്നെ അവയുടെ അധീനത്തിൽപെട്ടതല്ല. മരണപ്പെട്ടവരെ രണ്ടാമത് ജീവിപ്പിക്കുവാനും അവർക്ക് സാധിക്കുകയില്ല. ഇതെല്ലാം അല്ലാഹുവിന്റെ അധീനത്തിലും നിയന്ത്രണത്തിലും മാത്രം ഉൾപ്പെട്ടതാകുന്നു. എന്നിരിക്കെ, അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാൻ പാടുള്ളൂ. അതിനുമാത്രമേ ന്യായവുമുള്ളൂ.
25:4–6وَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ إِفۡكٌ ٱفۡتَرَىٰهُ وَأَعَانَهُۥ عَلَيۡهِ قَوۡمٌ ءَاخَرُونَۖ فَقَدۡ جَآءُو ظُلۡمٗا وَزُورٗا
وَقَالُوٓاْ أَسَٰطِيرُ ٱلۡأَوَّلِينَ ٱكۡتَتَبَهَا فَهِيَ تُمۡلَىٰ عَلَيۡهِ بُكۡرَةٗ وَأَصِيلٗا
قُلۡ أَنزَلَهُ ٱلَّذِي يَعۡلَمُ ٱلسِّرَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ كَانَ غَفُورٗا رَّحِيمٗا
(4) അവിശ്വസിച്ചവർ പറയുന്നു: ഇത് ഒരു നുണയല്ലാതെ (മറ്റൊന്നും) അല്ല; അവൻ (നബി) അത് കെട്ടിയു ണ്ടാക്കിയിരിക്കുകയാണ്; മറ്റു ചില ജനങ്ങൾ അവനെ സഹായിക്കു കയും ചെയ്തിട്ടുണ്ട്. എന്നാൽ, (ഇത്മൂലം) അവർ അക്രമവും, വ്യാജവുമായി വന്നിരിക്കുകയാണ്. (5) അവർ പറയുന്നു: പൂർവ്വി കൻമാരുടെ ഐതിഹ്യങ്ങളാണ് (അത്); അവൻ അതെഴുതിച്ചെടു ത്തിരിക്കുകയാണ്. അങ്ങനെ, രാവിലെയും, വൈകുന്നേരവും അതവന് വായിച്ചു കേൾപ്പിക്ക പ്പെടുന്നു (എന്ന്). (6) പറയുക (നബിയേ): ആകാ ശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവൻ അത് അവതരി പ്പിച്ചിരിക്കുകയാണ്. നിശ്ചയമായും അവൻ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (4) വ്യാജവുമായും, കള്ളവും കൊണ്ടും (5) അവർ പറയുന്നു പൂർവ്വികൻമാരുടെ ഐതിഹ്യങ്ങളാണ്, പഴങ്കഥകളാണ് അവനത് എഴുതിച്ചെടുത്തിരിക്കുന്നു എന്നിട്ടത് ഓതികേൾപ്പിക്കപ്പെടുന്നു, വായിച്ചു കൊടുക്കപ്പെടുന്നു അവന് രാവിലെ വൈകുന്നേരവും (6) പറയുക അതിനെ അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിയിരിക്കയാണ്. അറിയുന്നവൻ രഹസ്യത്തെ ആകാശങ്ങളിലെ ഭൂമിയിലെയും നിശ്ചയമായും അവൻ ആകുന്നു, ആയിരിക്കുന്നു വളരെ പൊറുക്കുന്നവൻ കരുണാനിധിയും. നബി( ˜) യുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന മുശ്രിക്കുകളുടെ ചില ജൽപനങ്ങളും അതിന്റെ മറുപടിയുമാണിത്. ഇവരുടെ ആക്ഷേപം രണ്ട് തരത്തിലാണുള്ളത് : നബി( ˜) യെക്കുറിച്ചും, സംബന്ധിച്ച ചില വാദങ്ങളാണ് ആ വചനങ്ങളിൽ കണ്ടത്. നദ്വ്റുബ്നുൽ ഹർഥ് ( ഞ്ചൃക്കി ള ) ആയിരുന്നു ഈ വാദം പുറപ്പെടുവിച്ച ആൾ. ഹുവൈത്വബുണ്ട്, യാസർ, അബൂഫുകൈഹത്ത് ഞ്ചക്കടസ്ലഷ ജ്ജക്ഷഷൾങ ) ( ,ള്ളലഞ്ചക്ക എന്നിങ്ങിനെ വേദക്കാരായ ചിലർ തൗറാത്ത് വായിക്കലും, , അതിലെ കഥകൾ വിവരിക്കലും പതിവുണ്ടായിരുന്നു. അവർ നബി( ˜) യിൽ വിശ്വസിച്ച ശേഷം, നബി( ˜) യും അവരുമായുള്ള ബന്ധത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് നദ്വ്ർ ഈ വാദം ഉന്നയിച്ചത്. ന്ധ മുഹമ്മദ് ഓതികേൾപ്പിക്കുന്ന ഈ അല്ലാഹു അവതരിപ്പിച്ചതാണെന്ന് അവർ വൃഥാ വ്യാജം പറയുകയാണ്. മേൽപ്പറഞ്ഞവരെ പോലെയുള്ള ചില ആളുകളുടെ സഹായത്തോടുകൂടി, ഒരു പ്രത്യേക ശൈലിയിലും രൂപത്തിലുമായി അവനത് കെട്ടിയുണ്ടാക്കിയതാണ്. യഹൂദന്മാരിൽ നിന്നും മറ്റുമായി പല കഥകളും, ഇതിഹാസങ്ങളും കൂട്ടിയിണക്കി എഴുതിച്ചു വാങ്ങി അവൻ പഠിച്ചതാണ്; എഴുത്തും വായനയും അറിയാത്തവനാകകൊണ്ട് അത് അവന് സദാ വായിച്ചു കേൾപ്പിക്കപ്പെടുകയാണ് ചെയ്യുന്നത് ത്സ . എന്നാണ് ഈ വാദത്തിന്റെ സാരം. ഏതെങ്കിലും നിലക്ക് കിടയൊക്കുന്ന ഒരു ഗ്രമ്ലം രചിക്കുവാൻ യഹൂദർക്കോ, നദ്വ്റിനോ മറ്റാർക്കെങ്കിലുമോ കഴിഞ്ഞിട്ടില്ലകഴിയുകയുമില്ല. എന്നിരിക്കെ, ഈ ജല്പനം എത്രമാത്രം അനീതിയും പൊള്ളയുമാണ്?! അനിതരസാധാരണമായ സവിശേഷതകളും, മഹൽഗുണങ്ങളും നിറഞ്ഞ ഈ വിവേചന പ്രമാണ ഗ്രമ്ലം (വിശുദ്ധ അവതരിപ്പിച്ചത് ആകാശഭൂമികളിലെ പരസ്യങ്ങൾ മാത്രമല്ല, രഹസ്യങ്ങളും അറിയുന്ന അല്ലാഹുവത്രെ. അതിൽ മറ്റാരുടെയെങ്കിലും കൈകടത്തലോ, പങ്കെടുക്കലോ ഉണ്ടായിട്ടില്ല എന്നുള്ളത് അവന്നറിയാം. തികച്ചും സ്പഷ്ടമായ ഈ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നതിന്റെ ഗൗരവം നോക്കുമ്പോൾ, അതിനുള്ള ശിക്ഷ വളരെ അടിയന്തരമായിത്തന്നെ നൽകപ്പെടേണ്ടതാണ്. എങ്കിലും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണല്ലോ അടുത്ത വചനങ്ങളിൽ നബി( ˜) തിരുമേനിയെ സംബന്ധിച്ച അവരുടെ ചില അപവാദങ്ങൾ ഉദ്ധരിക്കുന്നു:
25:7–9وَقَالُواْ مَالِ هَٰذَا ٱلرَّسُولِ يَأۡكُلُ ٱلطَّعَامَ وَيَمۡشِي فِي ٱلۡأَسۡوَاقِ لَوۡلَآ أُنزِلَ إِلَيۡهِ مَلَكٞ فَيَكُونَ مَعَهُۥ نَذِيرًا
أَوۡ يُلۡقَىٰٓ إِلَيۡهِ كَنزٌ أَوۡ تَكُونُ لَهُۥ جَنَّةٞ يَأۡكُلُ مِنۡهَاۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا
ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَٰلَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا
(7) അവർ പറയുന്നു: എന്താണ് ഈ റസൂലിന്? അദ്ദേഹം ഭക്ഷണം കഴിക്കുകയും, അങ്ങാടികളിൽകൂടി നടക്കുകയും ചെയ്യുന്നു! (ഇങ്ങി നെയാണോ റസൂലുകൾ?!) അദ്ദേഹ ത്തിങ്കലേക്ക് ഒരു മലക്ക് ഇറക്കിക്കൊ ടുക്കപ്പെടുകയും, എന്നിട്ട് (ആ മലക്ക്) തന്റെ ഒന്നിച്ച് ഒരു താക്കീതു കാരനായിരിക്കുകയും ചെയ്യരുതോ?! (8) അതല്ലെങ്കിൽ, അദ്ദേഹ ത്തിന് വല്ല നിക്ഷേപവും ഇട്ടുകൊടു ക്കപ്പെടുകയോ, അല്ലെങ്കിൽ അദ്ദേഹ ത്തിന് അതിൽ നിന്ന് (ഭക്ഷണം) തിന്നുമാറുള്ള ഒരു തോപ്പുണ്ടാ യിരിക്കുകയോ ചെയ്യരുതോ?! (ഈ) അക്രമികൾ പറയുകയാണ്: ആഭിചാര ബാധിതനായ ഒരാളെ യല്ലാതെ നിങ്ങൾ പിൻപറ്റുന്നില്ല എന്ന്! (9) നോക്കുക: (നബിയേ) അവർ നിന്നെക്കുറിച്ച് ഉപമകൾ വിവരിച്ചതെ ങ്ങിനെയാണെന്ന്?! അങ്ങനെ, അവർ വഴിപിഴച്ചുപോയി; ആകയാൽ അവർക്ക് ഒരു മാർഗവും (കണ്ടെത്തു വാൻ)സാധ്യമാകുകയില്ല. (7) അവർ പറയുന്നു എന്താണ് (അഗ്ഗുതം തന്നെ) ഈ റസൂലിന്, ദൈവദൂതന് അദ്ദേഹം തിന്നുന്നു, കഴിക്കുന്നു ഭക്ഷണം നടക്കുകയും (സഞ്ചരിക്കയും)ചെയ്യുന്നു അങ്ങാടികളിൽ ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ അദ്ദേഹത്തിങ്കലേക്ക് ഒരു മലക്ക് എന്നിട്ട് അദ്ദേഹം ആയിരിക്കുക അദ്ദേഹമൊന്നിച്ച്, തന്റെ കൂടെ ഒരു താക്കീതുകാരൻ (8) അല്ലെങ്കിൽ ഇട്ടുകൊടുക്കപ്പെടുക (അരുതോ) അദ്ദേഹത്തിന്, അദ്ദേഹത്തിങ്കലേക്ക് വല്ല നിക്ഷേപവും, ഒരു നിധി അല്ലെങ്കിൽ ഉണ്ടാകുക(അരുതോ) അദ്ദേഹത്തിന്, തനിക്ക് ഒരു തോപ്പ്, തോട്ടം അദ്ദേഹത്തിന് തിന്നാവുന്ന, കഴിക്കുമാറ് അതിൽ നിന്ന് പറയുകയും ചെയ്തു, പറയുന്നു അക്രമികൾ നിങ്ങൾ പിൻപറ്റുന്നില്ല, തുടരുന്നില്ല ഒരു പുരുഷനെയല്ലാതെ(ഒരാളെയല്ലാതെ) മാരണം ചെയ്യപ്പെട്ടവനായ. (9) നോക്കുക എങ്ങിനെയാണ് അവർ വിവരിച്ചു, ആക്കി നിനക്ക്, തനിക്ക് ഉപമകളെ, ഉദാഹരണങ്ങളെ അങ്ങനെ അവർ വഴിപിഴച്ചിരിക്കുന്നു ആകയാൽ (എനി) അവർക്ക് സാധ്യമാകയില്ല ഒരു മാർഗവും, വഴിയും. സാധാരണമനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുക, അങ്ങാടിയിൽ കൂടി നടക്കുക മുതലായവ റസൂലുകൾക്ക് (ദൈവദൂതൻമാർക്ക്)യോജിച്ചതല്ലെന്നും, റസൂൽ ( ˜) അങ്ങിനെയുള്ള ആളായതുകൊണ്ട് അവിടുന്ന് റസൂലായിരിക്കുവാൻ അർഹനല്ലെന്നുമാണ് അവർ പറയുന്നത്. റസൂലായിരിക്കണമെങ്കിൽ, മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങൾ ഉണ്ടായിരിക്കണമെന്ന് അവർ സമർത്ഥിക്കുന്നു. ഈ ധാരണ കേവലം അബദ്ധമാണെന്ന് 20-ാം വചനത്തിൽ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. അവരുടെ ബുദ്ധിഹീനതയും ആലോചനക്കുറവുമാണിത് കുറിക്കുന്നത്. സാധാരണക്കാരും പ്രവാചകൻമാരും തമ്മിലുള്ള വ്യത്യാസം മനുഷ്യസാധാരണമായ ബാഹ്യപ്രകൃതിഗുണങ്ങളിലല്ല - ആത്മീയവും മാനസികവുമായ ഗുണവിശേഷങ്ങളിലാണ് - എന്നവസ്തുത ഇവർ മനിലാക്കുന്നില്ല. മുസ്ലിംകളിൽതന്നെ അല്പജ്ഞാനികളായ പലർക്കും ഈ വിഷയത്തിൽ അബദ്ധധാരണകൾ പിണയാറുണ്ട്. ഇതിനെപ്പറ്റി സൂ: അൽകഹ്ഫിന്റെ അവസാനത്തിൽ വെച്ച് നാം വിവരിച്ചിട്ടുണ്ട്. മുഹമ്മദിന്ന് ഒരു സഹായകനും, സാക്ഷിയുമെന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ അവന് സുഖമായി കഴിഞ്ഞുകൂടത്തക്കവണ്ണം ഒരു തോട്ടം ഉണ്ടാവരുതോ, അതുമല്ലെങ്കിൽ അവന് അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നൽകപ്പെടരുതോ എന്നിങ്ങിനെയുള്ള ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തിൽ ഒടുക്കം അവർ സ്വയം തന്നെ വിധി കൽപിക്കുകയാണ.് മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റുമാരണം ബാധിച്ചുബുദ്ധി ഭ്രമിച്ചു പോയിരിക്കുന്നു, അത് നിമിത്തം അവൻ എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അല്ലാതെ അവൻ ദൈവദൂതനൊന്നുമല്ല എന്നൊക്കെ. ഇത്യാദി വിഡ്ഢിത്തങ്ങളും നിരർത്ഥങ്ങളായ ആരോപണങ്ങളും കേട്ടു വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി ˜ യെ സമാശ്വസിപ്പി ക്കുകയാണ് 9 - വചനം ചെയ്യുന്നത്. വിഭാഗം - 2
25:10تَبَارَكَ ٱلَّذِيٓ إِن شَآءَ جَعَلَ لَكَ خَيۡرٗا مِّن ذَٰلِكَ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَيَجۡعَل لَّكَ قُصُورَۢا
(10) യാതൊരുവൻ നന്മയേറിയവ നാകുന്നു അവൻ ഉദ്ദേശിക്കുന്ന പക്ഷം (അവർ പറയുന്ന) അതിനെക്കാൾ ഉത്തമമായത് - താഴ്ഭാഗത്ത്കൂടി നദികൾ ക്കാ ണ്ടി രി ക്കു ന്ന രുകയും, നിനക്ക് മണിമാളികകൾ ഉണ്ടാക്കിത്തരുകയും ചെയ്യുന്നതാണ് (അങ്ങിനെയുള്ളവൻ) (10) നന്മയേറിയവനായി, മഹത്വമേറിയവനായിരിക്കുന്നു യാതൊരുവൻ അവൻ ഉദ്ദേശിച്ചാൽ, വേണമെന്ന് വെച്ചാൽ ആക്കിത്തരും, ഉണ്ടാക്കുന്നതാണ് നിനക്ക് ഉത്തമമായത്, നല്ലത് അതിനെക്കാൾ (അതായത്) തോപ്പുകൾ, തോട്ടങ്ങൾ നടക്കുന്ന, ഒഴുകുന്ന അവയുടെ അടിഭാഗത്ത് കൂടി നദികൾ, അരുവികൾ അവൻ നിനക്ക് ഉണ്ടാക്കിത്തരുകയും ചെയ്യും മണിമാളികകൾ. അവിശ്വാസികൾ ഉന്നയിച്ചതും, വേണമെങ്കിൽ അതിനെക്കാൾ എത്രയോ മടങ്ങ് ഉത്തമമായതും നൽകുവാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. പക്ഷേ, ഇഹലോകത്ത് വെച്ച് കുറെ ജീവിതസൗകര്യങ്ങളും, സുഖാഡംബര സാമഗ്രികളും നബി( ˜) ഏർപ്പെടുത്തിക്കൊടുക്കുവാൻ അവൻ ഉദ്ദേശിക്കുന്നില്ല. നബി( ˜) നൽകുന്ന പ്രതിഫലം പരലോകത്ത് വെച്ചായിരിക്കുവാനാണ് അവൻ നിശ്ചയിച്ചിട്ടുള്ളത്. നബി( ˜) യെയും വിശുദ്ധ മാത്രമല്ല മുശ്രിക്കുകൾ നിഷേധിക്കുന്നത്. പുനർജീവിതത്തിലും അന്ത്യനാളിൽ രക്ഷാശിക്ഷകൾ നൽകുന്നതിലും അവർ വിശ്വസിക്കുന്നില്ല. ഇതാണവരുടെ നിഷേധത്തിന്റെ പശ്ചാത്തലം. അല്ലാഹു പറയുന്നു:
25:11–14بَلۡ كَذَّبُواْ بِٱلسَّاعَةِۖ وَأَعۡتَدۡنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا
إِذَا رَأَتۡهُم مِّن مَّكَانِۭ بَعِيدٖ سَمِعُواْ لَهَا تَغَيُّظٗا وَزَفِيرٗا
وَإِذَآ أُلۡقُواْ مِنۡهَا مَكَانٗا ضَيِّقٗا مُّقَرَّنِينَ دَعَوۡاْ هُنَالِكَ ثُبُورٗا
Passage continues through verse 25:14.
(11) എന്നാൽ, (അത്രയു മല്ല)അവർ അന്ത്യസമയത്തെ വ്യാജമാക്കിയിരിക്കുകയാണ്. അന്ത്യ സമയത്തെ വ്യാജമാക്കിയവർക്ക് കത്തിജ്ജ്വലിക്കുന്ന നരകം നാം ഒരുക്കിവെക്കുകയും ചെയ്തി രിക്കുന്നു. (12) ദൂരസ്ഥലത്ത് നിന്ന് അതവരെ കാണുമ്പോൾ, അതിന് ഒരു (തരം) കോപം വമിക്കലും, ഇരമ്പലും അവർക്ക് കേൾക്കാവുന്നതാണ്. (13) അതിൽനിന്നും ഒരു ഇടുങ്ങിയ സ്ഥലത്ത് (ചങ്ങലകളിൽ) ബന്ധിക്കപ്പെട്ടവരായ നിലയിൽ അവരെ ഇടുമ്പോൾ, അവിടെ വെച്ച് അവർ നാശം വിളിച്ചുപറയുന്ന താണ്. (14) ഇന്ന് നിങ്ങൾ ഒരു നാശത്തെ അനേകം നാശത്തെ നിങ്ങൾ വിളിച്ചു കൊള്ളുക. (ഇതായിരിക്കും അവർക്ക് മറുപടി) (11) എന്നാൽ, എങ്കിലും, പക്ഷേ, അത്രയുമല്ല അവർ വ്യാജമാക്കി, കളവാക്കി അന്ത്യസമയത്തെ, അന്ത്യഘട്ടത്തെ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു വ്യാജമാക്കിയവർക്ക് അന്ത്യസമയത്തെ കത്തിജ്വലിക്കുന്നതിനെ (നരകത്തെ), ജ്വലിക്കുന്ന അന്മി (12) അതവരെ കണ്ടാൽ ഒരു സ്ഥലത്ത് നിന്ന് ദൂരമായ അവർ കേൾക്കുന്നതാണ് അതിന് കോപം വമിക്കൽ, ക്രോധഭാവം ഇരമ്പലും, ദീർഘശ്വാസവും, മുഴക്കവും (13) അവർ ഇടപ്പെട്ടാൽ അതിൽ നിന്ന് ഒരു സ്ഥലത്ത് ഇടുങ്ങിയ, ബന്ധിക്കപ്പെട്ടവരായി, കൂട്ടിക്കെട്ടപ്പെട്ടവരായി അവർ വിളിക്കുന്നതാണ്, വിളിച്ചുപറയും അവിടെ വെച്ച് നാശത്തെ (14) നിങ്ങൾ വിളിക്കേണ്ട, (വിളിക്കേണ്ടതില്ല) ഇന്ന് ഒരു നാശത്തെ നിങ്ങൾ വിളിച്ചുകൊള്ളുവിൻ അനേകം (വളരെ) നാശത്തെ വളരെ അകലത്ത് പ്രത്യക്ഷപ്പെടുമ്പോഴേക്കും കേൾക്കത്തക്കവിധം അതികഠിന മായിരിക്കും, നരകത്തിലെ അന്മിജ്വാലയുടെ വമിപ്പും, അതിന്റെ ഊക്കേറിയ ഇരമ്പലും. അതിൽ അവരെ പ്രവേശിപ്പിക്കുന്നത് ചങ്ങലകളിലും, ആമങ്ങളിലും ബന്ധിക്കപ്പെട്ടുകൊണ്ടുമായിരിക്കും. അതും ചില സ്ഥലങ്ങളിൽ! ഈ അവസരത്തിൽ സഹിക്കവയ്യാത്ത ദീനരോദനങ്ങളോടുകൂടി അവർ നാശമേ! കഷ്ടമേ! എന്നിങ്ങിനെ നിലവിളിച്ചുകൊണ്ടിരിക്കും. പക്ഷേ, ഈ നിലവിളികേട്ടു സഹതപിക്കുവാനോ, ആശ്വാസം നൽകുവാനോ ആരും ഉണ്ടായിരിക്കയില്ല. ന്ധ നിങ്ങൾ ഒരു നാശത്തെമാത്രം വിളിക്കേണ്ടതില്ല, അനേകനാശങ്ങളെത്തന്നെ വിളിച്ചേക്കുക; അഥവാ, നിങ്ങൾ ഇവിടെ അനുഭവിക്കേണ്ടുന്ന കഷ്ടപ്പാടുകൾ വളരെ അധികമാണ് ത്സ . എന്നിങ്ങിനെയുള്ള മറുപടിയായിരിക്കും അവർക്ക് ലഭിക്കുക! ജസ്ലഞ്ചല
25:15–16قُلۡ أَذَٰلِكَ خَيۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۚ كَانَتۡ لَهُمۡ جَزَآءٗ وَمَصِيرٗا
لَّهُمۡ فِيهَا مَا يَشَآءُونَ خَٰلِدِينَۚ كَانَ عَلَىٰ رَبِّكَ وَعۡدٗا مَّسۡـُٔولٗا
(15) (നബിയേ)പറയുക: അതാണോ ഉത്തമം, അഥവാ ഭയ ഭക്തർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വർഗമോ? അത് (സ്വർഗം) അവർക്ക് പ്രതിഫലവും മടങ്ങിച്ചെല്ലു ന്ന ഭവനവും ആയിരിക്കുന്നതാണ്. (16) നിത്യവാസികളായിരിക്കുന്ന നിലയിൽ, തങ്ങൾ ഉദ്ദേശിക്കുന്ന ഏതൊന്നും അവർക്കതിൽ ഉണ്ടായി നിന്റെ റ∫ിന്റെമേൽ ചോദ്യം ചെയ്യപ്പെടാ വുന്ന ഒരു വാഗ്ദാനമാകുന്നു. (15) നീ പറയുക, ചോദിക്കുക അതാണോ ഉത്തമം, നല്ലത്, ഗുണകരം അഥവാ, അതല്ലാ, അതോ ശാശ്വതസ്വർഗം, സ്ഥിരവാസത്തിന്റെ സ്വർഗം(ആണോ) വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ ഭയഭക്തർക്ക്, സൂക്ഷ്മതയുള്ളവരോട് അതാകുന്നു, ആയിരിക്കുന്നു അവർക്ക് പ്രതിഫലം മടങ്ങുന്ന സ്ഥലവും, പ്രാപ്യസ്ഥാനവും (16) അവർക്കുണ്ട് അതിൽ, അവിടത്തിൽ യാതൊന്ന് അവർ ഉദ്ദേശിക്കുന്ന നിത്യവാസികളായിട്ട്, ശാശ്വതരായ നിലയിൽ അത്(കാര്യം) ആകുന്നു, ആയിരിക്കുന്നു നിന്റെ റ∫ിന്റെമേൽ വാഗ്ദാനം, കരാർ ചോദ്യം ചെയ്യപ്പെടാവുന്ന(ഉത്തരവാദപ്പെട്ട) അവിശ്വാസികൾക്ക് നരകത്തിൽവെച്ച് അനുഭവിക്കേണ്ടിവരുന്ന കടുത്ത ശിക്ഷയുടെ സ്വഭാവം ചുരുക്കി വിവരിച്ചതിന് ശേഷം, സത്യവിശ്വാസവും സൽക്കർമങ്ങളും മുഖേന ദോഷബാധയെ സൂക്ഷിച്ചുവരുന്ന ഭയഭക്തർക്ക് ലഭിക്കുന്ന സ്വർഗീയസൗഭാഗ്യം ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടിൽ ഏതാണ് കൂടുതൽ ഉത്തമം, ഏതാണ് തങ്ങൾക്ക് വേണ്ടത് എന്ന് ചിന്തിച്ചു നോക്കുമാറ് വിശ്വാസികളുടെ മനാക്ഷികളെ തട്ടി ഉണർത്തുകയും ചെയ്യുന്നു. അക്കാര്യം - ഭയഭക്തൻമാർക്കുള്ള പ്രതിഫലം ശാശ്വതസ്വർഗമാണെന്ന കാര്യം - അല്ലാഹുവിന്റെമേൽ ചോദ്യംചെയ്യപ്പെടാവുന്നവിധം ഉത്തരവാദപ്പെട്ട ഒരു വാഗ്ദാനമാണ് എന്ന് പറഞ്ഞത് സജ്ജനങ്ങളായ ആളുകളെ ആവേശംകൊള്ളിക്കുന്നതത്രെ. അല്ലാഹുവിന് പുറമെ ഇതരവസ്തുക്കളെ ആരാധ്യവസ്തുക്കളായി സ്വീകരിച്ചവർക്ക് അവരുടെ ആരാധ്യവസ്തുക്കളിൽ നിന്ന് പരലോകത്ത് വെച്ചുണ്ടാകുന്ന അനുഭവം എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളിൽ വിവരിക്കുന്നു:
25:17–19وَيَوۡمَ يَحۡشُرُهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمۡ أَضۡلَلۡتُمۡ عِبَادِي هَـٰٓؤُلَآءِ أَمۡ هُمۡ ضَلُّواْ ٱلسَّبِيلَ
قَالُواْ سُبۡحَٰنَكَ مَا كَانَ يَنۢبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنۡ أَوۡلِيَآءَ وَلَٰكِن مَّتَّعۡتَهُمۡ وَءَابَآءَهُمۡ حَتَّىٰ نَسُواْ ٱلذِّكۡرَ وَكَانُواْ قَوۡمَۢا بُورٗا
فَقَدۡ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسۡتَطِيعُونَ صَرۡفٗا وَلَا نَصۡرٗاۚ وَمَن يَظۡلِم مِّنكُمۡ نُذِقۡهُ عَذَابٗا كَبِيرٗا
(17) അവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചുവരുന്നതി നെയും അവൻ (അല്ലാഹു) ഒരുമിച്ചു കൂട്ടുന്ന ദിവസം, എന്നിട്ട് അവൻ (ആരാധ്യവസ്തുക്കളോട്) ചോദി ക്കും: എന്റെ ഈ അടിയാൻമാരെ നിങ്ങൾ വഴിപിഴപ്പിച്ചതാണോ? അഥവാ അവർ തന്നെ വഴിതെറ്റി പ്പോയതോ?! (18) അവർ ധ ആരാധ്യ വസ്തു ക്കൾ പ പറയും: നീ വളരെ പരി ശുദ്ധൻ! യാതൊരു വിധ രക്ഷാകർത്താക്കളെയും സ്വീക രിക്കുന്നത് ഞങ്ങൾക്ക് അനുയോജ്യ മായിരുന്നില്ല. പിന്നെ, ഞങ്ങളെങ്ങി നെ അവരെ അതിന് പ്രേരിപ്പിക്കും പക്ഷേ, അവർക്കും, അവരുടെ പിതാ ക്കൾക്കും നീ സുഖഭോഗം നൽകി; അങ്ങനെ, അവർ ഉൽബോധനം മറ ന്നുകളയുകയും, നശിച്ച ഒരു ജനത യായിത്തീരുകയും ചെയ്തിരിക്ക യാണ്. (19) (അല്ലാഹുപറയും) ഇപ്പോൾ (ഇതാ) നിങ്ങൾ പറയുന്നതിൽ അവർ നിങ്ങളെ കളവാക്കിക്കഴിഞ്ഞു. എനി, (ശിക്ഷയെ) തിരിച്ചുകളയുവാനാ കട്ടെ, സഹായം ലഭിക്കുവാനാകട്ടെ നിങ്ങൾക്ക് സാധ്യമാകുന്നതല്ല. ആർ നിങ്ങളിൽ നിന്ന് അക്രമം പ്രവർത്തി ക്കുന്നുവോ അവനെ നാം വലുതായ ശിക്ഷ ആസ്വദിപ്പിക്കുന്നതാകുന്നു. (17) ദിവസം അവൻ അവരെ ഒരുമിച്ചുകൂട്ടും യാതൊന്നിനെയും, യാതൊരുവരെയും അവർ ആരാധിക്കുന്നു അല്ലാഹുവിന് പുറമെ എന്നിട്ട് അവൻ പറയും, ചോദിക്കും നിങ്ങളോ വഴിപിഴപ്പിച്ചു എന്റെ അടിയാൻമാരെ ഇക്കൂട്ടരായ(ഈ) അതോ, അഥവാ അവർ തന്നെ പിഴച്ചിരിക്കുന്നു(വോ) വഴി, മാർഗം (18) അവർ പറയും നീ വളരെ പരിശുദ്ധൻ, നിനക്ക് സ്തോത്ര കീർത്തനം, നിന്റെ പരിശുദ്ധി വാഴ്ത്തുന്നു അനുയോജ്യമായിരുന്നില്ല, യോജിക്കുന്നതല്ല (നിവൃത്തിയില്ല) ഞങ്ങൾക്ക് ഞങ്ങൾ സ്വീകരിക്കുന്നത്, ഏർപ്പെടുത്തുന്നത് നിനക്കുപുറമെ, നിന്നെക്കൂടാതെ യാതൊരു രക്ഷാകർത്താക്കളെയും, ബന്ധുമിത്രങ്ങളെയും പക്ഷേ, എങ്കിലും നീ അവർക്ക് സുഖഭോഗം നൽകി, അവരെ സൗഖ്യത്തിലാക്കി അവരുടെ പിതാക്കളെയും അങ്ങനെ അവർ മറന്നുകളഞ്ഞു, മറക്കുന്നത് വരെ, വിസ്മരിക്കുമാറ് ഉൽബോധനം, പ്രമാണം, സ്മരണ, ഉപദേശം അവരായിത്തീരുകയും ചെയ്തു ഒരു ജനത നശിച്ച, നാശമടഞ്ഞ (19) ഇപ്പോൾ (എന്നാൽ) അവർ നിങ്ങളെ കളവാക്കിക്കളഞ്ഞു നിങ്ങൾ നിങ്ങൾക്ക് സാധ്യമാകയില്ല തിരിച്ചുകളയുന്നതിന്, മാറ്റുന്നതിന് സഹായത്തിനും, സഹായം കിട്ടുവാനും (ഇല്ല) ആരെങ്കിലും, വല്ലവരും അക്രമം ചെയ്യുന്നതായാൽ നിങ്ങളിൽ നിന്ന് നാം അവന്ന് ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും ശിക്ഷ വലുതായ ഈ ചോദ്യങ്ങളിൽ നിന്ന് മനിലാകുന്നത് ആരാധ്യൻമാരെക്കൊണ്ട് ഇവിടെ ഉദ്ദേശ്യം, ചില വിഭാഗക്കാർ ആരാധിച്ചുവന്ന നബിമാർ, മലക്കുകൾ മുതലായവരാണെ ന്നാണ്. അവരുടെ മറുപടി നോക്കുക, അല്ലാഹുവിന്റെ പരിശുദ്ധതയെ വാഴ്ത്തിക്കൊണ്ട് അവർ നൽകുന്ന ആ മറുപടിയുടെ താൽപര്യം ഇതാണ് : നീ അല്ലാത്ത ആരെയും രക്ഷാകർത്താക്കളും, കൈകാര്യക്കാരുമായി സ്വീകരിക്കുവാൻ ഞങ്ങൾക്ക് നിവൃത്തിയില്ലല്ലോ. എന്നിരിക്കെ, ഞങ്ങളെ ആരാധിക്കുവാനും, രക്ഷാകർത്താക്കളായി സ്വീകരിക്കുവാനും ഞങ്ങളെങ്ങിനെ ആവശ്യപ്പെടും? പക്ഷേ, സംഭവം മറ്റൊന്നാണ് : ഈ അവിശ്വാസികൾ, അവർക്കും അവരുടെ മുൻഗാമികൾക്കും ലഭിച്ച ലൌകിക സുഖങ്ങളിൽ ലയിച്ചു സത്യോപദേശത്തെയും, ദിവ്യോൽബോധനത്തെയും വിസ്മരിച്ചു കളഞ്ഞു. അങ്ങിനെ, അവർ സ്വയം വഴിപിഴച്ചു നാശമടയുകയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളെ അവർ ആരാധിച്ചുവന്നതിൽ ഞങ്ങൾ നിരപരാധികളാകുന്നുസ്ലസ്ലതങ്ങൾ ആരാധിച്ചുവന്നിരുന്നവരിൽ നിന്ന്-അവർ ആരുതന്നെ ആയിരുന്നാലും-ഈ മറുപടി കേൾക്കുമ്പോൾ, ആ ആരാധകൻമാരുടെ നിരാശയും, വ്യസനവും എത്രമാത്രമാ യിരിക്കും?! ഈ അവസരത്തിൽ സർവ്വാധിനാഥനായ അല്ലാഹു അവരെ അഭിമൂഖീകരിച്ചു പറയുന്ന വാക്യങ്ങളാണ് 19-ാം വചനത്തിൽ കാണുന്നത്.
25:20وَمَآ أَرۡسَلۡنَا قَبۡلَكَ مِنَ ٱلۡمُرۡسَلِينَ إِلَّآ إِنَّهُمۡ لَيَأۡكُلُونَ ٱلطَّعَامَ وَيَمۡشُونَ فِي ٱلۡأَسۡوَاقِۗ وَجَعَلۡنَا بَعۡضَكُمۡ لِبَعۡضٖ فِتۡنَةً أَتَصۡبِرُونَۗ وَكَانَ رَبُّكَ بَصِيرٗا
(20) (നബിയേ) നിനക്ക് മുമ്പ് മുർസലുകളിൽ (ദൈവദൂതൻമാരിൽ) ഭക്ഷണം കഴിക്കുകയും, അങ്ങാടി യിൽ സഞ്ചരിക്കുകയും ചെയ്യാറുള്ള നിലയിൽ തന്നെയല്ലാതെ (ആരെ യും) നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങളിൽ ചിലരെ (മറ്റു) ചിലർക്ക് നാം ഒരു പരീക്ഷണമാക്കിയിരിക്കുക യാണ് - നിങ്ങൾ സഹിക്കുമോ എന്ന്, നിന്റെ രക്ഷിതാവ് (എല്ലാം) വീക്ഷി ച്ചുകൊണ്ടിരിക്കുന്നവനാകുന്നു. (20) നാം അയച്ചിട്ടില്ല നിനക്ക് മുമ്പ് മുർസലുകളിൽനിന്ന്(ആരെയും) നിശ്ചയമായും അവർ ആയിട്ടല്ലാതെ തിന്നുന്ന, കഴിക്കുന്ന നിലയിൽതന്നെ ഭക്ഷണം അവർ നടക്കുകയും, നാം ആക്കിയിരിക്കുന്നു, ഏർപ്പെടുത്തിയിരിക്കുന്നു നിങ്ങളിൽ ചിലരെ ചിലർക്ക് പരീക്ഷണം, കുഴപ്പം നിങ്ങൾ ക്ഷമിക്കുമോ, സഹിക്കുമോ(എന്ന്) നിന്റെ റ∫് ആകുന്നു വീക്ഷിക്കുന്നവൻ, കണ്ടറിയുന്നവൻ മുർസൽ ( ) എന്നാൽ അയക്കപ്പെട്ടവൻ എന്ന് വാക്കർത്ഥമാകുന്നു. ജനങ്ങൾക്ക് അല്ലാഹുവിന്റെ ദൗത്യം എത്തിച്ചുകൊടുക്കുവാനായി നിയോഗിക്കപ്പെട്ട പ്രവാചകൻമാർക്കാണ് "റസൂൽ' എന്നും "മുർസൽ' എന്നും സാധാരണ പറയുന്നത്. ദൗത്യം എത്തിക്കുവാൻവേണ്ടി അയക്കപ്പെടുന്ന എല്ലാവർക്കും ഭാഷയിൽ ഈ വിശേഷണനാമങ്ങൾ ഉപയോഗിക്കാവുന്നതാണ്. 7-ാം വചനത്തിൽ, അവിശ്വാസികൾ പുറപ്പെടുവിച്ച ചില ആക്ഷേപങ്ങളെപ്പറ്റി പ്രസ്താവിച്ചുവല്ലോ. എന്തുകൊണ്ടാണ് ഈ റസൂൽ (മുഹമ്മദ് ˜) ഭക്ഷണം കഴിക്കുകയും അങ്ങാടിയിൽ കൂടി സഞ്ചരിക്കുകയും ചെയ്യുന്നത് എന്നുളള ആ ആക്ഷേപത്തിന് മറുപടിയാണ് ഈ വചനത്തിൽ കാണുന്നത്. നബി ˜ മുമ്പുള്ള എല്ലാ മുർസലുകളും ഇത്പോലെ ഭക്ഷണം കഴിച്ചും, ആവശ്യമുള്ളപ്പോൾ അങ്ങാടികളിൽ പോയിക്കൊണ്ടും തന്നെയാണ് ജീവിച്ചിരുന്നത്. ഇത് നബി ˜ യുടെ ഒരു പ്രത്യേകതയൊന്നുമല്ല. ദൈവദൂതന്മാർക്ക് ഇതൊന്നും യോജിച്ചതല്ലെന്നോ പാടില്ലെന്നോ ഒരു നിയമവും ഇല്ല എന്നാണ് മറുപടിയുടെ താൽപര്യം. ചിലരെ ചിലർക്ക് പരീക്ഷണമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ഉപദേഷ്ടാക്കളും പ്രബോധകൻമാരുമായ ആളുകൾക്ക് എതിരാളികൾ ഉണ്ടായിരിക്കലും, പല തരത്തിലുള്ള എതിർപ്പുകളും, വിഷമങ്ങളും നേരിടലും സ്വാഭാവികമാണെന്നും, അതിലെല്ലാം ക്ഷമയും, സഹനവും കൈക്കൊണ്ട് - നിരാശപ്പെടാതെ - അവർ മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് ആ വാക്യം ധ്വനിപ്പിക്കുന്നത്. അല്ലാഹു എല്ലാം വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന് അവസാനം ഉണർത്തിയിട്ടുള്ളത് അവർക്ക് മന മാധാനത്തിനും, ആശക്കും വക നൽകുകയും ചെയ്യുന്നു. വിഭാഗം - 3 - 19
25:21–22۞وَقَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا لَوۡلَآ أُنزِلَ عَلَيۡنَا ٱلۡمَلَـٰٓئِكَةُ أَوۡ نَرَىٰ رَبَّنَاۗ لَقَدِ ٱسۡتَكۡبَرُواْ فِيٓ أَنفُسِهِمۡ وَعَتَوۡ عُتُوّٗا كَبِيرٗا
يَوۡمَ يَرَوۡنَ ٱلۡمَلَـٰٓئِكَةَ لَا بُشۡرَىٰ يَوۡمَئِذٖ لِّلۡمُجۡرِمِينَ وَيَقُولُونَ حِجۡرٗا مَّحۡجُورٗا
(21) നാമുമായി കണ്ടുമുട്ടു ന്നതിനെ പ്രതീക്ഷിക്കാത്തവർ പറയുന്നു : നമ്മുടെ മേൽ മലക്കുകൾ ഇറക്കപ്പെടുകയോ, അല്ലെങ്കിൽ, നമ്മുടെ റ∫ിനെ നാം (നേരിൽ) കാണുകയോ ചെയ്തുകൂടേ എന്ന്. തീർച്ചയായും അവർ തങ്ങളുടെ മനിൽ (സ്വയം) ഗർവ്വ് നടിക്കു കയും, വലിയ ധിക്കാരം ധിക്കരി ക്കുകയും ചെയ്തിരിക്കയാണ് ! (22) മലക്കുകളെ അവർ കാണു ന്ന ദിവസം - (ആ) കുറ്റവാളികൾക്ക് അന്ന് - സന്തോഷ വാർത്തയേ ഇല്ല. അവർ പറയും: ഭദ്രമായ തടം! എന്ന്. (21) പറയുന്നു, പറയുകയും ചെയ്തു പ്രതീക്ഷിക്കാത്തവർ നാമുമായി കണ്ട്മുട്ടുന്നത്, നമ്മെ കാണുന്നത് ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ ഞങ്ങളിൽ, ഞങ്ങളുടെ മേൽ മലക്കുകൾ അല്ലെങ്കിൽ ഞങ്ങൾക്ക് (നമുക്ക്)കണ്ടുകൂടേ ഞങ്ങളുടെ റ∫ിനെ, നമ്മുടെ രക്ഷിതാവിനെ തീർച്ചയായും അവർ ഗർവ് നടിച്ചിരിക്കയാണ് അവരുടെ സ്വന്തം നിലയിൽ, മനിൽ അവർ ധിക്കരിക്കയും ചെയ്തിരിക്കയാണ്, അതിരുകവിയുകയും ചെയ്തിരിക്കുന്നു വലിയധിക്കാരം (22) അവർ കാണുന്ന ദിവസം മലക്കുകളെ സന്തോഷ വാർത്തയേ ഇല്ല അന്ന്, ആ ദിവസം കുറ്റവാളികൾക്ക്, പാപികൾക്ക് അവർ പറയുകയും ചെയ്യും തടം, തടവ്, മുടക്കം തട പ്പെട്ട, മുടക്കപ്പെട്ട, തടയപ്പെട്ട(ഭദ്രമായ) പരലോകത്തിലും, മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലായ്ക നിമിത്തം അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന പ്രതീക്ഷയോ, അവന്റെ മുമ്പിൽ തങ്ങളുടെ ചെയ്തികളെക്കുറിച്ച് സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന ഭയമോ ഇല്ലാത്തവരാണ് ആ അവിശ്വാസികൾ. അതുകൊണ്ട് നിരർത്ഥങ്ങളായ ആക്ഷേപങ്ങളും ചോദ്യങ്ങളും പുറപ്പെടുവിക്കുന്നതിൽ അവർക്ക് ഒരു ലക്കുംലഗാനുമില്ല. നബി ˜ യുടെ ഒന്നിച്ച് ഒരു മലക്കിനെ അയക്കാത്തതെന്തുകൊണ്ടാണെന്ന് അവർ ചോദിച്ചത് നാം മുകളിൽ കണ്ടു. ഇപ്പോൾ അവർ കുറേകൂടി മുന്നോട്ട് കടന്നുചോദിക്കുന്നു: എന്തുകൊണ്ടാണ് മലക്കുകൾ ഞങ്ങളുടെ അടുക്കൽ നേരെ വന്നു മുഹമ്മദിന്റെ വാദം സത്യമാണെന്ന് സാക്ഷ്യപ്പെടുത്താത്തത്?! ധിക്കാരം അവിടംകൊണ്ട് അവസാനിക്കുന്നില്ല. അല്ലെങ്കിൽ അല്ലാഹുതന്നെ ഞങ്ങളുമായി നേരിൽ കണ്ടു ഉപദേശിക്കുകയോ, ഇവന് സാക്ഷ്യം നൽകുകയോ ചെയ്തുകൂടേ?! ഇതാണ് അടുത്ത ചോദ്യം. തനി അഹങ്കാരത്തിൽ നിന്നും, ധിക്കാരത്തിൽ നിന്നും മാത്രം ഉടലെടുക്കുന്ന ഈ ചോദ്യങ്ങളൊന്നും വാസ്തവത്തിൽ മറുപടി അർഹിക്കുന്നവയല്ലതന്നെ. എന്നാൽ ഈ ധിക്കാരികൾ ഒരു യാഥാർത്ഥ്യം ഓർമിക്കുന്നത് നന്നായിരിക്കും. അതവരുടെ ഗുണത്തിന് തന്നെ ഒഴിച്ചുകൂടാത്തതാണ്. അതായത്, മലക്കുകളെ അവർ ശരിക്ക് കാണുന്ന ഒരു ദിവസമുണ്ട്. അത് വന്നു കഴിഞ്ഞാൽ ഇവരുടെ ഈ ധിക്കാരവും, പരിഹാസവുമെല്ലാം അപ്രത്യക്ഷമാകും, ശാപകോപങ്ങളുടെ വാർത്തകളും, ശിക്ഷാവകുപ്പുകളുടെ അനുഭവങ്ങളുമല്ലാതെ - സന്തോഷത്തിന്റെയും അനുമോദനത്തിന്റെയും കണികപോലും - അവർക്ക് മലക്കുകളിൽ നിന്നോ മറ്റോ ലഭിക്കുവാനുണ്ടായിരിക്കയില്ല. ഇതവർ ഓർത്തിരിക്കട്ടെ. ഉദ്ദേശ്യാർത്ഥമെന്ന നിലക്കാണ് "ഭദ്രമായ തടം' എന്ന് അതിന് നാം തർജ്ജമ നൽകിയത്. സൂ: മർയം 23-ാം വചനത്തിലെ എന്ന പ്രയോഗത്തെപ്പറ്റി പ്രസ്താവിച്ചപ്പോൾ, അവിടെ നാം ചില സംഗതികൾ ചൂ ണ്ടിക്കാട്ടുകയു ണ്ടായി. അതേ തരത്തിലുള്ള ഒരു പ്രയോഗം തന്നെയാണിതും. "മുടക്കപ്പെട്ട മുടക്കം, വിലക്ക പ്പെട്ട വിലക്കം, തടയപ്പെട്ട തടം' എന്നും മറ്റും ഇതിന് വാക്കർത്ഥം കൊടുക്കാം. ശക്തിയായ അല്ലെങ്കിൽ ഭദ്രമായ തടം എന്നുദ്ദേശ്യം. ഈ വാക്ക് പറയുന്നവർ - അഥവാ എന്ന ക്രിയയുടെ കർത്താവ് - മലക്കുകളാണെന്നും, കുറ്റവാളികളാണെന്നും വരാൻ സാധ്യതയുണ്ട്. മലക്കുകൾ പറയുന്ന വാക്കാണെന്നുള്ളതാണ് കൂടുതൽ ബലപ്പെട്ട അഭിപ്രായം. അപ്പോൾ, അതിന്റെ വിവക്ഷ, നിങ്ങൾക്കിവിടെ യാതൊരു രക്ഷയുമില്ല, എല്ലാവിധ സന്തോഷവും ഭദ്രമാംവണ്ണം നിങ്ങൾക്ക് തടയപ്പെട്ടിരിക്കുന്നു എന്നായിരിക്കും. എനി, അത് അവിശ്വാസികളാകുന്ന കുറ്റവാളികളുടെ വാക്കാണെന്ന് വെക്കുന്നപക്ഷം, അതിന്റെ താൽപര്യം ഇപ്രകാരമായിരിക്കും; ന്ധ ഞങ്ങൾക്കും ശിക്ഷക്കുമിടയിൽ ഭദ്രമായ തടം (ശരിയായ തടവ്) ഏർപ്പെടുത്തിത്തന്നു ഞങ്ങളെ രക്ഷിക്കണേ ത്സ !
25:23–24وَقَدِمۡنَآ إِلَىٰ مَا عَمِلُواْ مِنۡ عَمَلٖ فَجَعَلۡنَٰهُ هَبَآءٗ مَّنثُورًا
أَصۡحَٰبُ ٱلۡجَنَّةِ يَوۡمَئِذٍ خَيۡرٞ مُّسۡتَقَرّٗا وَأَحۡسَنُ مَقِيلٗا
(23) അവർ (അവിശ്വാസികൾ) കർമമായിട്ട് (എന്തെങ്കിലും) പ്രവർ ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്നു അതിനെ നാം ചിതറിയ ധൂളി (പോലെ)യാക്കിത്തീർക്കുകയും ചെയ്യുന്നതാണ്. (24) സ്വർഗവാസികൾ അന്നേ ദിവസം, ഭവനം നല്ലവരും വിശ്രമ സ്ഥലം കൂടുതൽ മെച്ചപ്പെട്ടവരുമായി രിക്കും. (23) നാം ചെല്ലുന്നതാണ്, മുന്നിടുന്നതാണ് അവർ പ്രവർത്തിച്ചിട്ടുള്ളതിലേക്ക് കർമമായിട്ട്, വല്ല പ്രവർത്തനവും എന്നിട്ട് നാമതിനെ ആക്കുന്നതാണ് ധൂളി, പൊടിപടലം വിതറപ്പെട്ട, ചിതറിയ (24) സ്വർഗക്കാർ, സ്വർഗത്തിന്റെ ആളുകൾ അന്ന് ഉത്തമമാണ്, നല്ലവരായിരിക്കും ഭവനം, താവളം, വാസസ്ഥലം കൂടുതൽ മെച്ചപ്പെട്ടവരും, ഭംഗിയുള്ളവരും വിശ്രമസ്ഥലം ദാനധർമങ്ങൾ, കുടുംബബന്ധം പാലിക്കൽ മുതലായ വല്ല സൽക്കർമങ്ങളും അവർ -അവിശ്വാസികൾ-ഇഹത്തിൽവെച്ച് ചെയ്തിട്ടുണ്ടെങ്കിൽ, അത് അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല, - പരലോകത്തിൽ അത്കൊണ്ട് അവർക്ക് ഒരു നൻമയും സിദ്ധിക്കുകയില്ല - എന്നത്രെ അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. അല്ലാഹുവിലും സൽക്കർമങ്ങൾക്ക് ഇഹലോകത്തിൽവെച്ച് ലഭിച്ചേക്കാവുന്ന ഗുണങ്ങളല്ലാതെ, പരലോകത്ത് അല്ലാഹുവിന്റെ അടുക്കൽ അതിന് തീരെ പരിഗണന നൽകപ്പെടുകയില്ലെന്ന വസ്തുത പലേടത്തും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.
25:25–26وَيَوۡمَ تَشَقَّقُ ٱلسَّمَآءُ بِٱلۡغَمَٰمِ وَنُزِّلَ ٱلۡمَلَـٰٓئِكَةُ تَنزِيلًا
ٱلۡمُلۡكُ يَوۡمَئِذٍ ٱلۡحَقُّ لِلرَّحۡمَٰنِۚ وَكَانَ يَوۡمًا عَلَى ٱلۡكَٰفِرِينَ عَسِيرٗا
(25) മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും മലക്കുകൾ ഒരു (ശക്തിമത്തായ) ഇറക്കപ്പെടൽ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം. (26) അന്ന് യഥാർത്ഥമായ രാജാധിപത്യം പരമകാരുണിക ന്നത്രെ ; അത് അവിശ്വാസികൾക്ക് പ്രയാസമേറിയ ഒരു ദിവസമാ യിരിക്കുന്നതുമാണ്. (25) പൊട്ടിപ്പിളരുന്ന (പിളർന്നുപോകുന്ന)ദിവസം ആകാശം മേഘപടലവുംകൊണ്ട്, കാർമേഘത്തോടെ ഇറക്കപ്പെടുകയും ചെയ്യുന്ന മലക്കുകൾ ഒരുതരം ഇറക്കപ്പെടൽ(ശക്തിയേറിയ ഇറങ്ങൽ) (26) രാജത്വം, ആധിപത്യം അന്ന്, ആ ദിവസം യഥാർത്ഥമായ, സ്ഥിരമായുള്ള പരമകാരുണികന്നാണ് (അല്ലാഹുവിന്നാണ്) അതാകുന്നു, അതായിരിക്കും ഒരു ദിവസം അവിശ്വാസികളുടെ മേൽ പ്രയാസമേറിയ, ഞെരുക്കമായ സൂര്യചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളടക്കമുള്ള വാനമfiലങ്ങളും, അവയിൽ സ്ഥിതിചെയ്യുന്ന ചരാചരങ്ങളുമെല്ലാംതന്നെ, ഇന്നത്തെ ഈ ഘടനാ വ്യവസ്ഥകൾ മാറി മറ്റൊരു വ്യവസ്ഥാരൂപത്തിന് വിധേയമായിത്തീരുന്ന ഒരു ദിവസം-അഥവാ അന്ത്യനാൾവരുവാനിരിക്കുന്നു. അന്നത്തെ ദിവസം, സാക്ഷികളായി, നൻമ തിൻമകളുടെ രേഖകൾ സമർപ്പിക്കുന്നവരായി, വിചാരണനിലയത്തിലേക്ക് എല്ലാവരെയും ശേഖരിച്ചു കൂട്ടുന്നവരായി-ഇങ്ങിനെ പല പ്രകാരത്തിൽ - മലക്കുകൾ കൂട്ടംകൂട്ടമായി ഇറക്കപ്പെടുന്നു. സൃഷ്ടികളെല്ലാം ഭയവിഹ്വലരായിക്കൊണ്ട് ഒരേ വേദിയിൽ സമ്മേളിക്കപ്പെടുന്ന ആ മഹാപ്രളയദിനത്തിൽ, രാജാവെന്നോ, നേതാവെന്നോ, ഉന്നതനെന്നോ, യോഗ്യനെന്നോപ്രത്യക്ഷത്തിലാകട്ടെ പരോക്ഷത്തിലാകട്ടെ -വാദിക്കുവാൻ ആരുംതന്നെ ഉണ്ടായിരിക്കയില്ല. പരിപൂർണവും, യഥാർത്ഥവുമായ രാജാധിപത്യം രാജാധിരാജനായ അല്ലാഹുവിന് മാത്രമായിരിക്കും. അവനെ ചോദ്യം ചെയ്വാനോ, സ്വാധീനപ്പെടുത്തുവാനോ ഒരാൾക്കും സാധ്യമല്ല. സദ്വൃത്തരായ അടിയാൻമാർക്ക് മാത്രം അവിടെ രക്ഷ ലഭിക്കും. കുറ്റവാളികളായ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ആ ദിവസത്തെ തരണം ചെയ്യുകയെന്നത് പ്രയാസകരവുമായിരിക്കും. ദൈർഘ്യം വരുന്ന ആ ഭയങ്കരദിവസത്തിൽ, അല്ലാഹുവിന്റെ മുമ്പിൽ മനുഷ്യൻ എങ്ങിനെയാണ് കഴിച്ചുകൂട്ടുകയെന്ന് നബി തിരുമേനി ˜ യോട് ചോദിക്കപ്പെടുകയുണ്ടായി. അതിന് തിരുമേനി നൽകിയ ഉത്തരം : സത്യവിശ്വാസികളായ ആളുകൾക്ക് ഒരു നിർബന്ധ(ഫർദ്വ്) നമസ്കാരം നമസ്കരിക്കുന്നത്ര സമയംപോലെയായി അത് ലഘൂകരിക്കപ്പെടുന്നതായിരിക്കും എന്നായിരുന്നു( ) നബി ˜ യിലും, അവിടുത്തെ പ്രബോധനത്തിലും വിശ്വസിക്കാതെ, പരന്മാരുടെ ദുർബോധനങ്ങളിൽ കുടുങ്ങി വഴിപിഴച്ചുപോയവരെക്കുറിച്ച് അടുത്ത ആയത്തുകളിൽ പറയുന്നത് നോക്കുക:
25:27–29وَيَوۡمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيۡهِ يَقُولُ يَٰلَيۡتَنِي ٱتَّخَذۡتُ مَعَ ٱلرَّسُولِ سَبِيلٗا
يَٰوَيۡلَتَىٰ لَيۡتَنِي لَمۡ أَتَّخِذۡ فُلَانًا خَلِيلٗا
لَّقَدۡ أَضَلَّنِي عَنِ ٱلذِّكۡرِ بَعۡدَ إِذۡ جَآءَنِيۗ وَكَانَ ٱلشَّيۡطَٰنُ لِلۡإِنسَٰنِ خَذُولٗا
(27) അക്രമകാരിയായുള്ളവൻ (വ്യസനഭാരത്താൽ) തന്റെ കൈകൾ കടിക്കുന്ന ദിവസം, അവൻ പറയും: അഹോ! ഞാൻ റസൂലിന്റെ കൂടെ ഒരു മാർഗം സ്വീകരിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ! (28) എന്റെ കഷ്ടമേ! ഇന്നവനെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടി ല്ലായിരുന്നുവെങ്കിൽ നന്നായേനേ! (29) എനിക്ക് ബോധനം വന്നെ ത്തിയതിന്ശേഷം, അവനെന്നെ അതിൽ നിന്ന് വഴിപിഴപ്പിച്ചുകളഞ്ഞു വല്ലോ! പിശാച് മനുഷ്യനെ കൈവെ ടിയുന്നവനാകുന്നു. (27) കടിക്കുന്ന ദിവസം അക്രമി(പാപി) തന്റെ കൈകളെ അവൻ പറയും അഹോ(അയ്യോ) ഞാനായെങ്കിൽ നന്നായേനേ, എത്ര നന്നായിരുന്നു ഞാൻ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കിൽ) റസൂലിന്റെ കൂടെ ഒരു വഴി, മാർഗം. (28) എന്റെ കഷ്ടമേ, നാശമേ ഞാനായിരുന്നെങ്കിൽ നന്നായേനേ ഞാൻ സ്വീകരിച്ചില്ല ഇന്ന ആളെ, ഇന്നവനെ ചങ്ങാതി, സുഹൃത്ത് (29) തീർച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു ബോധനത്തിൽ, ഉപദേശത്തിൽ, പ്രമാണത്തിൽ നിന്ന് അതെനിക്ക് വന്നതിന് ശേഷം പിശാചാകുന്നു മനുഷ്യനെ, ഇവിടെ അക്രമകാരി ( ) എന്നും, ഇന്നവൻ( ) എന്നും പറഞ്ഞത് ചില പ്രത്യേക വ്യക്തികളെ ഉദ്ദേശിച്ചല്ല. സത്യപ്രബോധനത്തിന് ചെവികൊടുക്കാതെ, അന്യരുടെ ദുർബോധനങ്ങൾക്കും ചൊല്പടിക്കും വശംവദരായി വഴിപിഴച്ചവരെല്ലാം അക്രമകാരികളിൽ ഉൾപ്പെടുന്നു. ഏതൊരു കൂട്ടരുടെ ദുർബോധനം, അല്ലെങ്കിൽ അനുകരണം അവരെ വഴിപിഴപ്പിച്ചുവോ - അത് വ്യക്തിയോ, കക്ഷിയോ മനുഷ്യനോ, ജിന്നോ ആരെങ്കിലുമാകട്ടെ-അക്കൂട്ടരെ ഉദ്ദേശിച്ചാണ് ഇന്നവൻ എന്ന് പറഞ്ഞത്. വഴിപിഴക്കുവാൻ കാരണം പ്രത്യക്ഷത്തിൽ ആരായിരുന്നാലും ശരി, അതിന്റെ പിന്നിൽ പ്രവർത്തനം നടത്തുന്ന ഒരു ദുശ്ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. അതെ, പിശാച്. മനുഷ്യന്റെ രക്ഷാമാർഗം മുഴുവൻ തടയപ്പെടുകയും, ഭാവിജീവിതം അമ്പെ നഷ്ടപ്പെടുകയും ചെയ്യുന്നത്വരെ പിശാച് ഒരിക്കലും തൃപ്തി അടയുന്നതല്ല. അത് സാധിച്ചുകഴിഞ്ഞാൽ അവന്റെ സുഹൃൽബന്ധത്തിൽനിന്നും അവൻ ഒഴിഞ്ഞു മാറുകയും ചെയ്യും. അവനെക്കുറിച്ച് മനുഷ്യൻ ജാഗരൂകനായിരിക്കേണ്ടതുണ്ടെന്നത്രെ പിശാച് മനുഷ്യനെ കൈവെടിയുന്നവനാണ് എന്ന വാക്യം മുഖേന അല്ലാഹു ഉണർത്തുന്നത്. ഈ ആയത്തുകളുടെ അവതരണഹേതുവായി പല വ്യാഖ്യാതാക്കളും ഉദ്ധരിച്ചു കാണുന്ന ഒരു സംഭവം, അവയുടെ ഉള്ളടക്കം ഉദാഹരണ സഹിതം മനിലാക്കുവാൻ സഹായകമാകുന്നു. അതിന്റെ ചുരുക്കം ഇതാണ് : മകൻ ഉക്വ്ബത്ത്( ങ്ങട്ടഞ്ചല ഗ്നച്ഛദ്ധഥ ) നബി ˜ യുടെ അടുക്കൽ സാധാരണ ചെല്ലാറുണ്ടായിരുന്നു. ഒരു ദിവസം അയാൾ തിരുമേനിയെ വിരുന്നിന് ക്ഷണിച്ചു. അയാൾ നബി ˜ യിൽ വിശ്വസിക്കാത്ത സ്ഥിതിക്ക് അയാളുടെ ഭക്ഷണം സ്വീകരിക്കുന്നതിൽ നബി ˜ വിസമ്മതം പ്രകടിപ്പിച്ചു. അപ്പോൾ അയാൾ ഇസ്ലാമിന്റെ സാക്ഷ്യവാക്യങ്ങൾ (ശഹാദത്ത് കലിമകൾ)ഉച്ചരിച്ചു. ഉബയ്യുബ്നു ഖലഫ്( ത്ഥപ്പച ) ഉക്വ്ബത്തിന്റെ ചങ്ങാതിയായിരുന്നു. ഉബയ്യ് അതിനെപ്പറ്റി ആക്ഷേപിച്ചു. അതിന് ഉക്വ്ബത്തിന്റെ മറുപടി: ഞാൻ മതം മാറിയതൊന്നുമല്ല, മുഹമ്മദ് എന്റെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത് എനിക്ക് ലജ്ജയായിത്തോന്നി. അതുകൊണ്ട് അങ്ങിനെ ചെയ്തുവെന്ന് മാത്രമേയുള്ളൂ എന്നായിരുന്നു. ഉബയ്യ് ഇങ്ങിനെ പ്രത്യുത്തരം പറഞ്ഞു: ശരി, എന്നാൽ നീ മുഹമ്മദിന്റെ അടുക്കൽ ചെന്നു അവന്റെ പിരടിക്ക് ചവിട്ടുകയും, അവന്റെ മുഖത്ത് തുപ്പുകയും ചെയ്യാതെ ഞാൻ തൃപ്തിപ്പെടുകയില്ല. ഉക്വ്ബത്ത് അപ്രകാരം പ്രവർത്തിക്കയും ചെയ്തു! ഈ അവസരത്തിൽ നബി ˜ തിരുമേനി ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി. താൻ മക്കയിൽനിന്ന് വെളിയിൽപോകുന്ന പക്ഷം, തന്റെ തലക്ക്മീതെ വാൾ വീഴാതെ ഞാൻ കാണുകയുണ്ടാവുകയില്ല. തിരുമേനിയുടെ ഈ പ്രവചനം ശരിയായിരുന്നു. ഉക്വ്ബത്ത് ബദർ യുദ്ധത്തിൽ ചിറപിടിക്കപ്പെടുകയും, അലി(റ) അയാളെ കൊലപ്പെടുത്തുകയും ഉണ്ടായി. ഉബയ്യാകട്ടെ, ഉഹദ് യുദ്ധത്തിൽ തിരുമേനിയുടെ കരങ്ങളാൽ കുന്തംകൊണ്ട് കിട്ടിയ കുത്ത്നിമിത്തം നരകാവകാശിയായി മരണപ്പെടുകയും ചെയ്തു. നബി ˜ അരുളിച്ചെയ്തതായി അബൂഹുറയ്റ(റ) ഉദ്ധരിക്കുന്നു: മനുഷ്യൻ അവന്റെ ചങ്ങാതിയുടെ മതത്തിലായി ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്. ആകയാൽ, നിങ്ങൾ ഓരോരുവനും, താൻ ആരെയാണ് ചങ്ങാതിയായി സുഹൃത്തായി - വെക്കേണ്ടതെന്ന് നോക്കിക്കൊള്ളട്ടെ ൽപ്പട്ടപ്പച യ്യഷഛ ള്ളപ്പഥ
25:30–31وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوۡمِي ٱتَّخَذُواْ هَٰذَا ٱلۡقُرۡءَانَ مَهۡجُورٗا
وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا مِّنَ ٱلۡمُجۡرِمِينَۗ وَكَفَىٰ بِرَبِّكَ هَادِيٗا وَنَصِيرٗا
(30) റസൂൽ പറയുന്നു: എന്റെ രക്ഷിതാവേ, എന്റെ ജനങ്ങൾ ഈ വർജ്ജിക്കപ്പെട്ടതാക്കി ക്കളഞ്ഞു. (31) അപ്രകാരം തന്നെ, ഓരോ പ്രവാചകന്നും കുറ്റവാളികളിൽപെട്ട ഓരോ (തരം) ശത്രുവെ നാം ഏർപ്പെടുത്തിയിരിക്കുന്നു. മാർഗ ദർശകനായും, സഹായകനായും നിന്റെ രക്ഷിതാവ് തന്നെ മതി. (30) റസൂൽ പറയുന്നു, പറയുകയും ചെയ്തു എന്റെ റേ∫, രക്ഷിതാവേ നിശ്ചയമായും എന്റെ ജനത അവർ ആക്കിയിരിക്കുന്നു ഈ വർജ്ജിക്കപ്പെട്ടത്, പുറംതളളപ്പെട്ടത്, വെടിയപ്പെട്ടത് (31) അപ്രകാരം നാം ആക്കിയിരിക്കുന്നു എല്ലാ നബിമാർക്കും ഓരോ ശത്രുവെ കുറ്റവാളികളിൽപെട്ട നിന്റെ റ∫് തന്നെ മതി മാർഗദർശകനായിട്ട് സഹായകനായും. തൗഹീദിലേക്കും, എല്ലാവിധേനയും ക്ഷണിച്ചുനോക്കിയിട്ടും ജനങ്ങൾ മർക്കടമുഷ്ടി കൈവിടാതിരിക്കുന്നത് കണ്ടു റസൂൽ ˜ തിരുമേനി അല്ലാഹുവിനോട് സങ്കടപ്പെടുകയാണ്: "റേ∫! എന്നെ നീ ഏതൊരു ജനയതിലേക്ക് നിയോഗിച്ചിരിക്കുന്നുവോ അവർ-എന്റെ സ്വന്തം ജനത-ഈ മഹത്തായ പാടെ അവഗണിച്ചു പുറം തള്ളിയിരിക്കുകയാണ്! നിന്റെ വാഗ്ദാനങ്ങളും, താക്കീതുകളും അവർ വിലവെക്കുന്നില്ലസ്ല..' ഈ സങ്കടാവസ്ഥയിൽ നബി ˜ അല്ലാഹു ഇങ്ങിനെ ആശ്വാസം നൽകുന്നു : ഇത്തരം ശത്രുക്കൾനബിയേതനിക്ക് മാത്രമല്ല പാപകൃത്യങ്ങളിലും, കുറ്റകരങ്ങളായ അഴിമതികളിലും മുഴുകിയിരുന്ന ഓരോ തരം ശത്രുക്കൾ എല്ലാ നബിമാർക്കും ഉണ്ടായിരുന്നു. എങ്കിലും, അവസാനം വിജയവും രക്ഷയും ലഭിക്കുന്നത് നബിമാർക്കും അവരുടെ അനുയായികൾക്കും തന്നെയായിരിക്കും. അതുകൊണ്ട് തൽക്കാലം ക്ഷമകൈകൊള്ളുക. പ്രബോധന വിഷയത്തിലാകട്ടെ, മറ്റു തുറകളിലാകട്ടെ, തനിക്കാവശ്യമായ സഹായം നൽകുവാൻ തന്റെ രക്ഷിതാവായ ഞാൻ മാത്രം മതി. മറ്റാരും അതിനാവശ്യമില്ല. യഥാർത്ഥമായ മാർഗദർശനവും, സഹായവും നൽകുവാൻ മറ്റാർക്കും സാധ്യവുമല്ല.
25:32وَقَالَ ٱلَّذِينَ كَفَرُواْ لَوۡلَا نُزِّلَ عَلَيۡهِ ٱلۡقُرۡءَانُ جُمۡلَةٗ وَٰحِدَةٗۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَۖ وَرَتَّلۡنَٰهُ تَرۡتِيلٗا
(32) അവിശ്വസിച്ചവർ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്) ഒട്ടാകെ ഒന്നായി ഇറക്കപ്പെടാ ത്തതെന്താണ് ? എന്ന് ! അപ്രകാരം അവതരി ച്ചത്)തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിര പ്പെടുത്തേണ്ടതിന് വേണ്ടിയാകുന്നു (അത്). നാം അത് ശരിക്ക് സാവകാ ശക്രമം ഓതിത്തരുകയും ചെയ്തിരി ക്കുകയാണ്. (32) പറയുന്നു, പറഞ്ഞു അവിശ്വസിച്ചവർ എന്തുകൊണ്ട് ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ അവന്റെമേൽ, അദ്ദേഹത്തിന് ഒട്ടാകെ, മൊത്തമായി ഒന്നായി, ഒരേ ഒരു അപ്രകാരംതന്നെ നാം സ്ഥിരപ്പെടുത്തുവാനാണ്, ഉറപ്പിക്കാൻവേണ്ടി അതുകൊണ്ട് നിന്റെ ഹൃദയത്തെ നാമതിനെ സാവകാശക്രമം വായിച്ചു തന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു ഒരുതരം (ശരിക്കുള്ള) സാവകാശക്രമം. നബി ˜ യുടെയും നേരെ, കിട്ടുന്ന അവസരങ്ങളെല്ലാം ആക്ഷേപത്തിനും കുതർക്കത്തിനും ഉപയോഗപ്പെടുത്തുക പതിവാക്കിയിരുന്ന ആ അവിശ്വാസികൾ ചോദിക്കുന്ന മറ്റൊരു ചോദ്യമാണിത്: എന്തുകൊണ്ടാണ് പല പ്രാവശ്യങ്ങളിലായി കുറേശ്ശ മാത്രം അവതരിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് അത് ഒന്നായി ഒറ്റ പ്രാവശ്യം അവതരിക്കുന്നില്ല ? ഈ ആക്ഷേപത്തിൽ യഹൂദർക്കും പ്രത്യേകം പങ്കുണ്ടായിരുന്നു. തൗറാത്ത് മുതലായ വേദഗ്രമ്ലങ്ങൾ ഒരേ പ്രാവശ്യമായിട്ടാണ് അവതരിച്ചിട്ടുള്ളതെന്നാണ് അവർ അതിന് ആസ്പദമാക്കുന്നത്. വാസ്തവത്തിൽ, തൗറാത്തും ഇതര വേദഗ്രമ്ലങ്ങളും ഒറ്റ പ്രാവശ്യമായിത്തന്നെ അവതരിച്ചുകഴിഞ്ഞിട്ടുണ്ടെന്നുള്ളതിന് ഖfiിതമായ തെളിവ് കാണുന്നില്ല. വാസ്തവം അല്ലാഹുവിനറിയാം. സന്ദർഭോചിതം കുറേശ്ശെയായി അവതരിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണമാണ് നമുക്ക് പരിശോധിക്കേണ്ടതുള്ളത്. അതിവിടെ ചുരുങ്ങിയ വാക്കിൽ അല്ലാഹു ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. നിന്റെ ഹൃദ യത്തെ അതുകൊണ്ട് സ്ഥിരപ്പെടുത്തേണ്ടതിന് വേണ്ടിയാണ് എന്ന് പറഞ്ഞുവല്ലോ. സൂറത്തുൽ ഇപ്രകാരം കാണാം പല പ്രാവശ്യമായി വേറിട്ടവതരിപ്പിച്ചിരിക്കുന്നത് നീ അത് ജനങ്ങൾക്ക് സാവധാനത്തിൽ ഓതിക്കൊടുക്കുവാൻ വേണ്ടിയാകുന്നു എന്ന് സാരം. ഈ രണ്ടു വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ വെളിച്ചത്തിൽ ആലോചിക്കുമ്പോൾ, ഒറ്റ പ്രാവശ്യം തന്നെ മുഴുവൻ ഭാഗവും അവതരിക്കാതെ പല ഗഡുക്കളായി അവതരിച്ചുകൊണ്ടിരുന്നതിൽ താഴെ കാണുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. 1) നബി ˜ എഴുത്തും വായനയും അറിയാത്ത ആളായ സ്ഥിതിക്ക് പഠിക്കുവാനും, മനഃപാഠമാക്കുവാനും അത് സഹായകമാകുന്നു. 2) മറവിയോ, അബദ്ധമോ, അവസരക്കുറവോ പിണയാതെ സൂക്ഷിക്കുവാൻ സൗകര്യം അവതരിക്കുന്ന പക്ഷം, നിയമങ്ങളെല്ലാം തന്നെ ജനങ്ങൾ ഒരടിയായി അനുഷ്ഠിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യേണ്ടിവരും. ഇത് നബി ˜ ക്കും ജനങ്ങൾക്കും കൂടുതൽ വിഷമമുളവാക്കുമെന്ന് വ്യക്തമാണ്. ഇൗ ദോഷം ഇല്ലാതാകുന്നു. 4) അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ഇടക്കിടെ ലഭിച്ചുകൊണ്ടിരിക്കലും, അതുമായി ജിബ്രീൽ(അ) ഇടക്കിടെ വന്ന് നബി ˜ യുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കലും നബി ˜ യുടെ ഹൃദയദാർഢ്യത്തിനും, മന മാധാനത്തിനും ഉപയുക്തമാകുന്നു. 5) ജനങ്ങളിൽ നിന്നുണ്ടാകുന്ന ചോദ്യങ്ങൾക്കും, അപ്പപ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങൾക്കും അതതവവസരത്തിൽതന്നെ ദിവ്യസന്ദേശങ്ങൾ മുഖേന പരിഹാരമാർഗം ലഭിക്കുന്നത് ജനങ്ങളിൽ കൂടുതൽ ഫലവും ശുഷ്കാന്തിയും, പ്രോചോദനവും ഉളവാക്കുന്നു 6) ദീർഘകാലമായി അടിയുറച്ചു കഴിഞ്ഞിട്ടുള്ള ചില ആചാരങ്ങളും, വഴക്കങ്ങളും സമുദായത്തിൽ നിന്ന് പെട്ടെന്ന് നിറുത്തലാക്കുവാൻ പ്രയാസമായിരിക്കും. അവയിൽ താൽകാലിക നിയമങ്ങൾ വഴി ക്രമേണ അയവ് വരുത്തിയശേഷം, സ്ഥിരവും കണിശവുമായ നിയമനടപടി അവതരിപ്പിക്കുകയും, പുതിയ ആചാരവും വഴക്കവും നിലവിൽ വരുത്തുകയും ചെയ്വാൻ എളുപ്പമായിത്തീരുന്നു. 7) കിടനിൽക്കുന്ന ഒരു ഗ്രമ്ലം കൊണ്ടുവരാൻ അതിന്റെ ശത്രുക്കളെ അത് വെല്ലുവിളിക്കുന്ന സ്ഥിതിക്ക് ആ വെല്ലുവിളിയെ നേരിടുവാൻ എല്ലാവരും മുതിരുന്ന പക്ഷം, അവർക്ക് അതിനുള്ള അവസരം നീണ്ടുനിൽക്കുവാനും, പരാജയം കൂടുതൽ ബോധ്യപ്പെടുവാനും സഹായകമായിത്തീരുന്നു. ഇങ്ങിനെ, പല ഉദ്ദേശ്യങ്ങളും, ഗുണങ്ങളും അടങ്ങിയിരിക്കുന്നത്കൊണ്ടാണ്, ഒറ്റപ്രാവശ്യത്തിലായി അവതരിപ്പിക്കാതെ-അവസരത്തിനും, സന്ദർഭത്തിനും അനുസരിച്ച് കൂറേശ്ശെയായിസാവകാശത്തിൽ അവതരിപ്പിച്ചു 23 കൊല്ലക്കാലംകൊണ്ട് പൂർത്തിയാക്കപ്പെട്ടത്. വിശുദ്ധ പല പ്രത്യേകതയിൽ ഒന്നാണതും.
25:33–34وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا
ٱلَّذِينَ يُحۡشَرُونَ عَلَىٰ وُجُوهِهِمۡ إِلَىٰ جَهَنَّمَ أُوْلَـٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ سَبِيلٗا
(33) (നബിയേ) അവർ നിന്റെ അടുക്കൽ ഏതൊരു മാതൃകയും ധ ഏതുതരം പ്രശ്നവും പ കൊണ്ടുവരു ന്നതായാലും, നിനക്ക് യഥാർത്ഥവും, ഏറ്റവും നല്ല വിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല. (34) തങ്ങളുടെ മുഖങ്ങളിലായി (തലകീഴായി) നരകത്തിലേക്ക് ഒരു മിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങി നെയുള്ളവർ, സ്ഥാനം എറ്റവും ചീത്തപ്പെട്ടവരും,മാർഗം ഏറ്റവും (33) അവർ നിന്റെ അടുക്കൽ വരികയില്ല, കൊണ്ടുവരികയില്ല ഒരു ഉപമയുംകൊണ്ട്, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) നിന്റെ അടുക്കൽ നാം വരാതെ, നിനക്ക് നാം കൊണ്ടുവരാതെ യഥാർത്ഥവും കൊണ്ട്, സത്യത്തെ, ന്യായവുമായി ഏറ്റവും നല്ലതിനെയും, നല്ലത്കൊണ്ടും വ്യാഖ്യാനം, വിവരണത്താൽ (34) യാതൊരു കൂട്ടർ അവർ ഒരുമിച്ചുകൂട്ടപ്പെടും തങ്ങളുടെ മുഖങ്ങളിലായി (ജഹന്നമാകുന്ന) നരകത്തിലേക്ക് അക്കൂട്ടർ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് സ്ഥാ നം ,സ്ഥാ ന ത്താ ൽ ഏറ്റവും പിഴച്ചവരുമാണ് വഴി, മാർഗത്താൽ അവിശ്വാസികളുടെ പല ആരോപണങ്ങളെ സംബന്ധിച്ചും പ്രസ്താവിച്ചുവല്ലോ. തുടർന്നുകൊണ്ട് അവർ രംഗത്തിറക്കുന്ന ഏതുതരം ആരോപണമാതൃകകളെയും, അവർ മുന്നോട്ട് കൊണ്ടുവരുന്ന ഏതുതരം പ്രശ്നങ്ങളെയും സത്യവും ന്യായവുമായ മാർഗേണ തട്ടിത്തകർക്കുമാറ് ഏറ്റവും നല്ല വിവരണവും വ്യാഖ്യാനവും നാം നൽകുന്നതാണെന്ന് നബി ˜ അല്ലാഹു ഉറപ്പ്കൊടുക്കുന്നു. ആ മൽസരബുദ്ധികളുടെ പര്യവസാനം നരകത്തിലേക്കാണെന്നും, അവരെ അതിലേക്ക് കൊണ്ടുവരപ്പെടുന്നത് ഏറ്റവും നിന്ദ്യമായ നിലയിൽ മുഖംകുത്തി കീഴുക്കാന്തൂക്കായ സ്ഥിതിയിലായിരിക്കുമെന്നും, അവർ അങ്ങേയറ്റം വഴിപിഴച്ചു ദുഷിച്ചുപോയിരിക്കയാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി ˜ പ്രസ്താവിച്ചതായി അബൂഹുറയ്റ(റ) പറയുന്നു: ക്വിയാമത്തുനാളിൽ ജനങ്ങൾ മൂന്ന് തരക്കാരായി ഒരുമിച്ചു കൂട്ടപ്പെടും: ഒരു തരക്കാർ കാൽനടക്കാരായി, മറ്റൊരു തരക്കാർ വാഹനപ്പുറത്തായി, വേറൊരു തരക്കാർ മുഖംകുത്തിയവരായി. അപ്പോൾ ചോദിക്കപ്പെട്ടു: ന്ധ റസൂലേ, എങ്ങിനെയാണ് മുഖങ്ങളിൽ നടക്കുക ത്സ ? തിരുമേനി പറഞ്ഞു: ന്ധ അവരെ അവരുടെ കാലുകളിൽ നടത്തിയവൻ നിശ്ചയമായും അവരുടെ മുഖങ്ങളിൽ നടത്തുവാനും കഴിവുള്ളവനാണ്. എന്നാൽ,(അറിഞ്ഞേക്കുക-അങ്ങിനെ മുഖംകുത്തി നടക്കുമ്പോൾ) എല്ലാ കല്ലുംമുള്ളും അവർ തങ്ങളുടെ മുഖംകൊണ്ട് തന്നെ സൂക്ഷിക്കുന്നതാണ് ത്സ . (തിർമദീ) ഇമാം ബുഖാരിയും മുസ്ലിമും (റ) അനസ്(റ) വഴി നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണാം: എങ്ങിനെയാണ് അവിശ്വാസിയെ അവന്റെ മുഖത്തിൻമേലായി ഒരുമിച്ചുകൂട്ടൂക ? എന്ന് നബി ˜ യോട് ചോദിക്കപ്പെട്ടു. നബി ˜ ഇങ്ങിനെ ഉത്തരം പറഞ്ഞു: ള്ളമ ള്ളപ്പഥ ൽട്ടപ്പഥ ൻത്തക്തല ഭ മ്മൾഷ ൽത്ഥഘവ ള്ളപ്പഥ ള്ളപ്പഥ (ഇഹലോകത്തിൽ അവനെ രണ്ടുകാലിൽ നടത്തിയിട്ടുള്ളവൻ, ക്വിയാമത്തുനാളിൽ അവനെ അവന്റെ മുഖത്തിൻമേൽ നടത്തുവാൻ കഴിവുള്ളവനല്ലെയോ ന്ധ ഇഹലോകത്തിൽ കാലിൻമേൽ നടത്തി ത്സ എന്നും ക്വിയാമത്ത്നാളിൽ മുഖത്തിൻമേൽ നടത്തുവാൻ എന്നും ഈ ഹദീഥിൽ നബി ˜ പ്രയോഗിച്ചതിൽ ഒരു തത്വം ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനിലാക്കാം: ഈ ലോകത്തെ പ്രകൃതി ചട്ടങ്ങളും, പരലോകത്തെ പ്രകൃതിചട്ടങ്ങളും ഒരേ മാനദfiം കൊണ്ട് അളന്നുകൂടാത്തതാണ്. ഭൗതിക നടപടിക്രമങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ നടപടികൾ അവിടെ നടക്കുവാനിരിക്കുന്നുണ്ട് എന്നത്രെ അത്. ഇങ്ങിനെയുള്ള ഒരു സൂചനയുടെ മാത്രം സൂചിപ്പിച്ചുകൊണ്ട് - കാലുകളിന്മേൽ നടത്തിയവൻ മുഖത്തിന്മേൽ നടത്തുവാൻ കഴിയുന്നവനല്ലയോ എന്നുമാത്രം പറയുമായിരുന്നുവല്ലോ. ചുരുക്കത്തിൽ, അല്ലാഹുവിന്റെ കഴിവും, പരലോകത്തിലെ നടപടിക്രമങ്ങളും നോക്കുമ്പോൾ മുഖംകൊണ്ട് നടക്കുകയെന്നത് കേവലം അസംഭവ്യമൊന്നുമല്ല എന്ന് താൽപര്യം. അടുത്ത വചനത്തിൽ, ചില പ്രവാചകൻമാരുടെയും അവരെ നിഷേധിച്ച ജനങ്ങളുടെയും കഥകൾ ഓർമിപ്പിക്കുന്നു. വിഭാഗം - 4
25:35–36وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَا مَعَهُۥٓ أَخَاهُ هَٰرُونَ وَزِيرٗا
فَقُلۡنَا ٱذۡهَبَآ إِلَى ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا فَدَمَّرۡنَٰهُمۡ تَدۡمِيرٗا
(35) മൂസാക്ക് നാം വേദഗ്രമ്ലം നൽകുകയുണ്ടായി, അദ്ദേഹത്തിന്റെ കൂടെ തന്റെ സഹോദരൻ ഹാറൂനെ നാം സഹായിയായി നിശ്ചയിക്കു കയും ചെയ്തു. (36) എന്നിട്ട് നാം (അവരോട്) പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്ക് നിങ്ങൾ (രണ്ട് പേരും) പോയിക്കൊള്ളുക, (ജനത അവരെ വ്യാജമാക്കി) അപ്പോൾ, അവരെ നാം പാടെ തകർത്തുനശിപ്പിച്ചു. (35) നാം കൊടുക്കുകയുണ്ടായി, തീർച്ചയായും നല്കി മൂസാ(നബി)ക്ക് വേദഗ്രമ്ലം നാം ആക്കുകയും ചെയ്തു, നിശ്ചയിക്കയും ചെയ്തു അദ്ദേഹത്തിന്റെകൂടെ തന്റെ സഹോദരൻ ഹാറൂനെ സഹായി, സഹായകനായി (36) എന്നിട്ട് നാം പറഞ്ഞു രണ്ടുപേരും പോകുക ജനതയുടെ അടുക്കലേക്ക് വ്യാജമാക്കിയവരായ നമ്മുടെ ദൃഷ്ടാന്തങ്ങളെ എന്നിട്ട് അവരെ നാം തകർത്തു ഒരു തകർക്കൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനത എന്ന് പറഞ്ഞത് അവന്റെ ജനങ്ങളെയും ഉദ്ദേശിച്ചാണ്. അവരുടെ സംഭവം പ്രസിദ്ധമാണ്. സൂ: ത്വാഹയിൽ അത് നാം സവിസ്തരം വായിച്ചുവല്ലോ.
25:37–39وَقَوۡمَ نُوحٖ لَّمَّا كَذَّبُواْ ٱلرُّسُلَ أَغۡرَقۡنَٰهُمۡ وَجَعَلۡنَٰهُمۡ لِلنَّاسِ ءَايَةٗۖ وَأَعۡتَدۡنَا لِلظَّـٰلِمِينَ عَذَابًا أَلِيمٗا
وَعَادٗا وَثَمُودَاْ وَأَصۡحَٰبَ ٱلرَّسِّ وَقُرُونَۢا بَيۡنَ ذَٰلِكَ كَثِيرٗا
وَكُلّٗا ضَرَبۡنَا لَهُ ٱلۡأَمۡثَٰلَۖ وَكُلّٗا تَبَّرۡنَا تَتۡبِيرٗا
(37) നൂഹിന്റെ ജനങ്ങളെയും തന്നെ, അവർ റസൂലുകളെ വ്യാജമാ ക്കിയപ്പോൾ നാം മുക്കി നശിപ്പിച്ചു. നാം ഒരു ദൃഷ്ടാ ന്തമാക്കിത്തീർക്കുകയും ചെയ്തു. അക്രമകാരികൾക്ക് വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു. (38) ആദിനെയും ഥമൂദിനെയും റ്കാരെയും അതിനിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്.) (39) എല്ലാവർക്കും തന്നെ നാം ഉദാഹരണങ്ങൾ വിവരിച്ചുകൊടുത്തു. (അവരത് നിരസിച്ചു കളഞ്ഞു) എല്ലാ വരെയും നാം പാടെ നശിപ്പിച്ചു കളയുകയും ചെയ്തു. (37) നൂഹിന്റെ ജനതയെയും തന്നെ അവർ വ്യാജമാക്കിയപ്പോൾ റസൂലുകളെ, ദൈവദൂതൻമാരെ നാം അവരെ മുക്കി (നശിപ്പിച്ചു) അവരെ നാം ആക്കുകയും ചെയ്തു ജനങ്ങൾക്ക്, മനുഷ്യർക്ക് ഒരു ദൃഷ്ടാന്തം, ലക്ഷ്യം നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു അക്രമകാരികൾക്ക് ശിക്ഷ വേദനയേറിയ (38) ആദിനെയും ഥമൂദിനെയും റുകാരെയും തലമുറകളെയും, കാലക്കാരെയും അതിന്നിടയിൽ വളരെ, അനേകം (39) എല്ലാവർക്കും അവർക്ക് നാം വിവരിച്ചുകൊടുത്തു, ഏർപ്പെടുത്തിക്കൊടുത്തു ഉദാഹരണങ്ങൾ, ഉപമകൾ എല്ലാവരെയും നാം നശിപ്പിച്ചു, താറുമാറാക്കി ഒരു നശിപ്പിക്കൽ, താറുമാറാക്കൽ ഹൂദ് നബി(അ)യുടെ സമുദായമാണ് ആദ് ജനത. സ്വാലിഹ് നബി(അ)യുടെ സമുദായമാണ് ഥമൂദ് ജനത. "റ്'കാർ( ) എന്ന് പറഞ്ഞത് ഏത് ജനതയെ ഉദ്ദേശിച്ചാണെന്ന് ഖfiിതമായി നമുക്ക് പറയുവാൻ വയ്യ. റ് എന്ന വാക്കിന് മതിൽ കെട്ടപ്പെടാത്ത കിണർ എന്നർത്ഥമുണ്ട്. ഒരു കിണറ്റിനരികെ (വെള്ളത്താവളത്തിൽ) വസിച്ചിരുന്നത്കൊണ്ടാണ് അവർക്ക് ഈ പേര് വന്നതെന്ന് ചിലർ പറയുന്നു. യമാമഃയിലോ മറ്റോ ഉൾപ്പെട്ട ഒരു രാജ്യമാണ് റ് എന്നും ആ രാജ്യക്കാരാണ് ഇവരെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഏതായാലും, നൂഹ് നബി(അ) യുടെ കാലം തുടങ്ങി മുഹമ്മദ് നബി ˜ യുടെ കാലത്തിനിടയ്ക്ക് മേൽ പറഞ്ഞവരും, അല്ലാത്തവരും ഉൾക്കൊളളുന്ന വളരെ തലമുറകൾ കഴിഞ്ഞുപോയിട്ടുണ്ട്. പല ജനതയും അവരുടെ നബിമാരെ അല്ലാഹുവിന്റെ കോപത്തിനും ഭയങ്കര ശിക്ഷകൾക്കും പാത്രമാകുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ഇൗ വസ്തുത ഇൗ മുശ്രിക്കുകളും ഓർത്തുകൊളളട്ടെ എന്ന് ഓർമിപ്പിക്കുകയുമാണ് ഇൗ ആയത്തുകളുടെ താൽപ ര്യം. എല്ലാവർക്കും ഉദാഹരണങ്ങൾ ( ) വിവരിച്ചുകൊടുത്തുവെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപമകളും ലക്ഷ്യങ്ങളും സഹിതം ആവശ്യമായ ഉപദേശങ്ങൾ നൽകിയെന്നാകുന്നു. അത് നിഷേധിക്കുകയും, ധിക്കരിക്കുകയും ചെയ്തത് മൂലമാണ് എല്ലാവരും ശിക്ഷക്ക് വിധേയരായതും. എന്നാൽ, എല്ലാ സമുദായങ്ങളിലെയും അംഗങ്ങൾ മുഴുവനും ശിക്ഷമൂലം നശിക്കുകയുണ്ടായെന്ന് ധരിച്ചുകൂടാ. മിക്ക സമുദായത്തിലും അതത് നബിമാരിൽ വിശ്വസിച്ച ഭാഗ്യവാൻമാർ ഏറെക്കുറെ ഉണ്ടായിട്ടുണ്ട്. അവരെല്ലാം പൊതുശിക്ഷകളിൽ നിന്ന് രക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇൗ വസ്തുത പലേടത്തും പ്രസ്താവിച്ചു കാണാവുന്നതാണ്. നൂഹിന്റെ ജനത റസൂലുകളെ വ്യാജമാക്കി എന്ന് (ബഹുവചന രൂപത്തിൽ) പറഞ്ഞത് ഒരു പ്രത്യേക റസൂലിനെ വ്യാജമാക്കുന്നതും, എല്ലാ റസൂലുകളെയും വ്യാജമാക്കുന്നതും ഒരുപോലെയായതുകൊണ്ടാകുന്നു. കാരണം എല്ലാ പ്രവാചകൻമാരുടെയും പ്രബോധനതത്വം ഒന്നാണല്ലോ. ആ അടിസ്ഥാനത്തിൽ തന്നെയാണ്, എല്ലാ റസൂലുകളിലും വിശ്വസിക്കൽ നമുക്ക് നിർബന്ധമാക്ക പ്പെട്ടിരിക്കുന്നതും. മേലെ പേരെടുത്ത് ചൂണ്ടിക്കാട്ടിയ സമുദായങ്ങളുടെ സംഭവങ്ങൾ ഹിജാസിലെ അറബികളെ സംബന്ധിച്ചിടത്തോളം വളരെ പരിചയം ഇല്ലാത്തവയായിരിക്കാം. എന്നാൽ, ലൂത്വ് നബി(അ)യുടെ സമുദായത്തിന്റെ സംഭവം അങ്ങിനെയല്ല, അതിന്റെ അറികുറികളും, ദൃഷ്ടാന്തങ്ങളും ഇന്നും വ്യക്തമാംവണ്ണം അവശേഷിക്കുന്നുണ്ട്. അറബികൾ അവരുടെ ഉഷ്ണകാലത്തെ (ശാമിലേക്കുള്ള)യാത്രകളിൽ കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആകയാൽ, ആ സംഭവത്തെ ഇവിടെ പ്രത്യേകം ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു:
25:40وَلَقَدۡ أَتَوۡاْ عَلَى ٱلۡقَرۡيَةِ ٱلَّتِيٓ أُمۡطِرَتۡ مَطَرَ ٱلسَّوۡءِۚ أَفَلَمۡ يَكُونُواْ يَرَوۡنَهَاۚ بَلۡ كَانُواْ لَا يَرۡجُونَ نُشُورٗا
(40) നിശ്ചയമായും (ആ) ചീത്ത മഴ വർഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവർ (അവിശ്വാസികൾ) വന്നി ട്ടുണ്ടല്ലോ. അപ്പോൾ, അവരത് കണ്ടിരു ന്നില്ലേ?! (കാണായ്കയല്ല)പക്ഷേ, അവർ പുനരുത്ഥാനത്തെ പ്രതീക്ഷി ക്കാതായിരിക്കുകയാണ്. ധ അത്കൊ ണ്ടാണ് പലപ്പോഴും അത് കണ്ടു വന്നിട്ടും അവർ ചിന്തിച്ചു പാഠം പഠി ക്കാതിരിക്കുന്നത് പ (40) വർഷിപ്പിക്കപ്പെട്ടതായ ചീത്ത മഴ, ദുഷിച്ച മഴ അപ്പോൾ അവരായിരുന്നില്ലേ, അവരല്ലേ അതിനെകാണും, പക്ഷേ, എങ്കിലും അവരാകുന്നു, ആയിരുന്നു പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വർ) പുനരുത്ഥാനത്തെ, പുനർജീവിതത്തെ ലൂത്വ് നബി (അ) യുടെ ജനത നശിപ്പിക്കപ്പെടുകയും അവരുടെ രാജ്യം അടിമേലായി മറിക്കപ്പെടുകയും ചെയ്തതിനെയാണ് ഇവിടെ സൂചിപ്പിച്ചത്. അവരിൽ അന്മിയാലുള്ള ഒരു ശരവർഷം ഉണ്ടായതും മററും സൂറത്തുൽ നാം വിവരിച്ചിരിക്കുന്നു. ഈ ശരവർഷത്തെപ്പറ്റിയാണ് ചീത്ത മഴ ( )എന്ന് പറഞ്ഞത്.
25:41–42وَإِذَا رَأَوۡكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي بَعَثَ ٱللَّهُ رَسُولًا
إِن كَادَ لَيُضِلُّنَا عَنۡ ءَالِهَتِنَا لَوۡلَآ أَن صَبَرۡنَا عَلَيۡهَاۚ وَسَوۡفَ يَعۡلَمُونَ حِينَ يَرَوۡنَ ٱلۡعَذَابَ مَنۡ أَضَلُّ سَبِيلًا
(41) (നബിയേ) അവർ നിന്നെ കാണുമ്പോൾ, നിന്നെ ഒരു പരിഹാസ പാത്രമല്ലാതെ അവർ ആക്കുന്നില്ല; ഇവനാണോ, അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളവൻ (42) നമ്മുടെ ആരാധ്യ വസ്തുക്ക ളിൽ നിന്ന് - നാം അവയിൽ സ്ഥിരചി ത്തത കൈക്കൊണ്ടില്ലായിരുന്നു വെങ്കിൽ - ഇവൻ നമ്മെ നിശ്ചയ മായും വഴിതെറ്റിച്ചു കളയുമായിരു ന്നു! (എന്നിങ്ങിനെ അവർ പറയും) അവർ ശിക്ഷയെ കാണുന്ന സമയത്ത് അവർക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടു ള്ളവരെന്ന്! (41) അവർ നിന്നെ കണ്ടാൽ, കാണുമ്പോൾ നിന്നെ അവർ ആക്കുകയില്ല പരിഹാസം(പരിഹാസപാത്രം)അല്ലാതെ ഇവനാണോ യാതൊരുത്തൻ അല്ലാഹു നിയോഗിച്ചിട്ടുള്ള റസൂലായി, ദൂതനായി (42) നിശ്ചയമായും ആയേക്കുമായിരുന്നു അവൻ നമ്മെ വഴി തെറ്റിക്കുക നമ്മുടെ ആരാധ്യൻമാരിൽ(ദൈവങ്ങളിൽ) നിന്ന് നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കിൽ അവയിൽ അവർക്ക് അറിയാറാകും, വഴിയെ അറിയും അവർ കാണുന്ന സമയത്ത് ശിക്ഷയെ ആരാണ് ഏറ്റം പിഴച്ചവർ മാർഗം, വഴി അവിശ്വാസികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്ന പല അപവാദങ്ങളുടെയും, ആക്ഷേപങ്ങളുടെയും മാതൃകകൾ ഇതിന്മുമ്പ് അല്ലാഹു വിവരിച്ചു. അവകൊണ്ടൊന്നും അവർ മതിയാക്കുന്നില്ല. നബി തിരുമേനി ˜ യെ പരിഹസിക്കലും, തെറിപറയലും അവരുടെ ഇനത്തിൽപെട്ട ഒരു ഉദാഹരണമത്രെ ഈ വചനങ്ങളിൽ കാണുന്നത്. എത്രത്തോളം പുച്ഛത്തിലും, അവഹേളന രൂപത്തിലുമാണ് അവർ തിരുമേനിയോട് പെരുമാറിയതെന്ന് ഈ ഒരേ ഒരു ഉദാഹരണത്തിൽ നിന്നും അവർ പ്രയോഗിച്ച വാക്കുകളിൽ നിന്നും അനുമാനിക്കാവുന്നതാണ്. അതേ സമയത്ത് തന്നെ. മറ്റൊരു യാഥാർത്ഥ്യം അതിൽ നിഴലിച്ചുകൊണ്ടിരിക്കുന്നു. നബി തിരുമേനി ˜ യുടെ തൗഹീദിലേക്കുള്ള ക്ഷണം വളരെയധികം ഊർജ്ജിതമായിരുന്നുവെന്നും അവരിൽ അത് ധാരാളം അമ്പരപ്പും, കോളിളക്കവും ഉളവാക്കിയിരുന്നുവെന്നും അതിൽനിന്ന് ധ്വനിക്കുന്നു. എന്ത്തന്നെ വന്നാലും, തങ്ങളുടെ ദൈവങ്ങളിൽ ഉറച്ചു നിൽക്കണമെന്ന ഒരേ വാശിയും, സത്യം സ്വീകരിക്കുകയില്ലെന്ന മർക്കട മുഷ്ടിയും കൊണ്ട് മാത്രമാണ് അവർ നബി ˜ യിൽ വിശ്വസിക്കാത്തത് എന്നാണല്ലോ ന്ധ നാം അവയിൽ സ്ഥിരചിത്തത കൈകൊണ്ടിട്ടില്ലായിരുന്നുവെങ്കിൽ ത്സ ( )എന്ന വാക്കുകൊണ്ട് മനിലാകുന്നത്. ആശ്ചര്യം തന്നെ! മർക്കമുഷ്ടിക്കുണ്ടോ വല്ല ചികിൽസയും?!
25:43–44أَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيۡهِ وَكِيلًا
أَمۡ تَحۡسَبُ أَنَّ أَكۡثَرَهُمۡ يَسۡمَعُونَ أَوۡ يَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّ سَبِيلًا
(43) തന്റെ ഇച്ഛയെ തന്റെ ഇലാഹാക്കി (ആരാധ്യവസ്തുവാക്കി) വെച്ചിട്ടുള്ളവനെ നീകണ്ടുവോ?! എന്നിരിക്കെ, നീ അവന്റെ മേൽ ഉത്തരവാദപ്പെട്ടവനാകുമോ?! (44) അതല്ല, അവരിൽ അധി കമാളുകളും കേൾക്കുന്നുണ്ടെന്നോ, മനിരുത്തുന്നുണ്ടെന്നോ നീ വിചാ രിക്കുന്നുവോ?! അവർ കന്നുകാലി കളെപ്പോലെയല്ലാതെ (മറ്റൊന്നും) അല്ല; അത്രയുമല്ല, അവർ (അവയെ ക്കാൾ) കൂടുതൽ വഴിപിഴച്ചവരത്രെ. (43) നീ കണ്ടുവോ ആക്കിയവനെ തന്റെ ഇലാഹ്, അവന്റെ ദൈവം, ആരാധ്യവസ്തു തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ അപ്പോൾ(എന്നിരിക്കെ) നീയുണ്ടോ ആകുന്നു(നീ ആകുമോ) അവന്ന്, അവന്റെ മേൽ ഉത്തരവാദപ്പെട്ടവൻ, ഭരമേറ്റവൻ (44) അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ അവരിൽ അധികമാളും ആണെന്ന് അവർ കേൾക്കുന്നു(എന്ന്) അല്ലെങ്കിൽ മനിരുത്തുന്നു, ബുദ്ധികൊടുക്കുന്നു. ഗ്രഹിക്കുന്നു(എന്ന്) അവരല്ല കന്നുകാലികളെ(ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ എങ്കിലും (അത്രയുമല്ല)അവർ കൂടുതൽ പിഴച്ചവരാണ് വഴി, മാർഗം വകവെക്കാതെ, ദേഹേച്ഛയും, തന്നിഷ്ടവും ആധാരമാക്കി ജീവിതം നയിക്കുന്നവൻ അതിനെ ഒരു തരത്തിൽ തന്റെ ദൈവമാക്കി വെക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ളവരെ സംസ്കരിക്കുവാനോ, അവരുടെ ചുമതല ഏറ്റെടുത്തു നടത്തു വാനോ സാധ്യമാകുന്നതല്ല. കാരണംതുടർന്നു പറയുന്നത്പോലെ-അവർ, മനാക്ഷിയും, മനുഷ്യത്വപരമായ വിവേചനവും നഷ്ടപ്പെട്ടു തനി മൃഗതുല്യരായിരിക്കുകയാണ്. ജാഹിലിയ്യാ കാലത്ത് (ഇസ്ലാമിന്മുമ്പ് അജ്ഞാനകാലത്ത്) ചില ആളുകൾ, കുറേ കാലം ഒരു കല്ലിനെ ആരാധ്യവസ്തുവായി വെച്ചുകൊണ്ടിരിക്കെ അതിനെക്കാൾ നല്ലതായ വേറൊരു കല്ല് കാണുമ്പോൾ, ആദ്യത്തേതിനെ ഉപേക്ഷിച്ച് ആ പുതിയ കല്ല് തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചു ആരാധിച്ചു വരുക പതിവുണ്ടായിരുന്നു. ഇത്തരം സമ്പ്രദായത്തെ ഉദ്ദേശിച്ചാണ് ഇച്ഛയെ ഇലാഹാക്കി എന്ന് പ്രസ്താവിച്ചിരിക്കുന്നത് എന്നത്രെ ഇബ്നു അ∫ാസ് (റ) മുതലായവരുടെ അഭിപ്രായം. പ്രസിദ്ധ വ്യാഖ്യാതാവായ ഇബ്നു ജരീർ(റ) ഇൗ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളതും. അപ്പോൾ തത്വദീക്ഷയും വിവേചന ബുദ്ധിയും കൂടാതെ ആരാധ്യവസ്തുക്കളെവിഗ്രഹങ്ങളോ, ദേവീദേവൻമാരോ, മനുഷ്യരോ, പ്രതിമകളോ, ഭൂതങ്ങളോ, ചി”ങ്ങളോ ഏതായാലും ശരിസ്വീകരിക്കുന്നവരെല്ലാം ഇൗ ആക്ഷേപത്തിന് വിധേയരാകുന്നു. ഇമാം ഇബ്നുകഥീർ ( ഭ ഹ്മഷ്ടര ) ഇതിനെക്കാൾ വിപുലമായ ഒരർത്ഥത്തിലാണ് ആ വാക്യം വ്യാഖ്യാനിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു കാര്യം ഒരാൾക്ക് നന്നായി തോന്നുകയും, തന്റെ ഇച്ഛയുടെ അടിസ്ഥാനത്തിൽ അത് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ, ആ കാര്യം തന്റെ മതവും, ആദർശവുമായി കണക്കാക്കുക, ഇതാണ് അദ്ദേഹം ഇച്ഛയെ ഇലാഹാക്കുക എന്നതിന് കൊടുത്ത വ്യാഖ്യാനം. ഇച്ഛക്കൊത്ത ആശയാദർശങ്ങളും തന്നിഷ്ടത്തിനനുകൂലമായ പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും സ്വീകരിക്കുന്നവരും, സൗഖ്യജീവിതം, ആഡംബരം, സമ്പത്ത്, പ്രേമം, കാമം, വിനോദം, പന്തയം ആദിയായവയിൽ മനം ലയിച്ചവരും ഇൗ രണ്ടാമത്തെ വ്യാഖ്യാനപ്രകാരം അതതിനെ ഇലാഹാക്കിയവരാണെന്ന് പറയാം. ഇതേ അടിസ്ഥാനത്തിൽതന്നെയാണ് നബി ˜ ഇങ്ങിനെ അരുളിച്ചെയ്തതും: പൊൻപണത്തിന്റെ അടിമയും, വെള്ളിപ്പണത്തിന്റെ അടിമയും, പട്ടുപുതപ്പിന്റെ (സുഖപ്രിയനായ) അടിമയും കഷ്ടനഷ്ടത്തിൽ പെട്ടുപോയി. അവന് (ഉദ്ദേശിച്ചത്) കിട്ടിയാൽ തൃപ്തിപ്പെടും, കിട്ടിയില്ലെങ്കിൽ കുപിതനാകുംസ്ല.എന്ന് സാരം. രണ്ടാമത്തെ വചനം, ഇത്തരക്കാർ, വാസ്തവത്തിൽ മനുഷ്യപ്രായരല്ലെന്നും, മൃഗപ്രായരാണെന്നും - അത്രയുമല്ല, അതിനെക്കാൾ നികൃഷ്ടരാണെന്നുംതന്നെ - സമർത്ഥിക്കുകയാണ്. പ്രത്യക്ഷത്തിൽ അവർക്ക് വിശേഷബുദ്ധിയുണ്ട്. കേൾക്കുന്ന കാതുകളുമുണ്ട്. പക്ഷേ, ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവർ ചെവിക്കൊണ്ട് ഗ്രഹിക്കുന്നില്ല. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും ചിന്തിച്ചു മനിലാക്കുന്നുമില്ല. ഇൗ നിലക്ക് അവർ ആടുമാടുകൾക്ക് സമമാണ്. എന്നാൽ, അല്പംകൂടി മുന്നോട്ട് പോയി ആലോചിക്കുന്നതായാൽ, മൃഗങ്ങൾ താരതമ്യേന ഇവരിലും ഭേദമാകുന്നു. എന്തുകൊണ്ടെന്നാൽ, അവക്ക് വിശേഷബുദ്ധിയും വിവേചനശക്തിയുമില്ല, എന്നിട്ട്പോലും, അവയുടെ നിത്യവൃത്തികൾ അവ യഥാവിധി നിർവ്വഹിക്കുന്നു; അവയുടെ പ്രകൃതിക്ക് യോജ്യമാംവണ്ണം ഓരോന്നും അതതിന്റെ രക്ഷാമർഗം തേടുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അതതിനെ പോറ്റുന്ന യജമാനന്റെ ആജ്ഞയനുസരിച്ചുവർത്തിക്കുകയും ചെയ്യുന്നു. സത്യനിഷേധികളുമല്ല. അതേ സമയത്ത് ഈ ഇച്ഛാപൂജകൻമാരാകട്ടെ, അവരുടെ സ്രഷ്ടാവും, അന്നദാതാവും, നിയന്താവും, രക്ഷിതാവുമായ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല; അവന്റെ ആജ്ഞാനിർദ്ദേശങ്ങൾ മാനിക്കുന്നുമില്ല; അവനോട് കൂറും ഭക്തിയും കാണിക്കുന്നുമില്ല; വരുവാനിരിക്കുന്ന മഹാവിപത്തുകളെപ്പറ്റി ചിന്തിക്കുന്നുമില്ല. അപ്പോൾ നിശ്ചയമായും അവർ കന്നുകാലിമൃഗങ്ങളെക്കാൾ വഴിപിഴച്ചവരാണെന്നുള്ളതിൽ സംശയമില്ല. തുടർന്നുള്ള കുറേ ആയത്തുകളിൽ, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെയും നിത്യാനുഗ്രഹങ്ങളെയും സ്ഥാപിക്കുന്ന അഞ്ച് പ്രധാന പ്രകൃതിദൃഷ്ടാന്തങ്ങൾ വിവരിക്കുന്നു. അവ ഓരോന്നും അല്പമെങ്കിലും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഏതൊരാൾക്കും മനിലാക്കാവുന്ന പരമാർത്ഥങ്ങളാകുന്നു. ഒന്നാമത്തെത്:- വിഭാഗം - 5
25:45–46أَلَمۡ تَرَ إِلَىٰ رَبِّكَ كَيۡفَ مَدَّ ٱلظِّلَّ وَلَوۡ شَآءَ لَجَعَلَهُۥ سَاكِنٗا ثُمَّ جَعَلۡنَا ٱلشَّمۡسَ عَلَيۡهِ دَلِيلٗا
ثُمَّ قَبَضۡنَٰهُ إِلَيۡنَا قَبۡضٗا يَسِيرٗا
(45) (മനുഷ്യാ) നിന്റെ രക്ഷിതാ വിങ്കലേക്ക് - എങ്ങനെയാണ് അവൻ നിഴലിനെ വ്യാപിപ്പിച്ചതെന്ന് - നീ നോക്കുന്നില്ലേ? അവൻ ഉദ്ദേശിച്ചിരു ന്നുവെങ്കിൽ, അതിനെ നിശ്ചലമാക്കു മായിരുന്നു. പിന്നെ നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അട യാളമാക്കി) യിരിക്കുന്നു; (46) പിന്നീട്, നമ്മുടെ അടുക്ക ലേക്ക് നാം അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു (ചുരുക്കി) കൊണ്ടു വരുകയും ചെയ്യുന്നു. (45) നീ നോക്കുന്നില്ലേ, കാണുന്നില്ലേ നിന്റെ രക്ഷിതാവിങ്കലേക്ക് എങ്ങനെയാണ് അവൻ വ്യാപിപ്പിച്ചിരിക്കുന്നത്, നീട്ടിയിരിക്കുന്നത്(എന്ന്) നിഴലിനെ, തണലിനെ അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിനെ അവൻ ആക്കുമായിരുന്നു നിശ്ചലം, അടങ്ങിയത് പിന്നെ നാം ആക്കി സൂര്യനെ അതിന്, അതിൻമേൽ ലക്ഷ്യം, അടയാളം, അറിയിക്കുന്നത് (46) പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു നമ്മിലേക്ക് ഒരു പിടുത്തം കുറേശ്ശെ, ലഘുവായ, അല്പമായ (ദ്വില്ല്) എന്ന പദത്തെയാണ് നിഴൽ എന്ന് വിവർത്തനം ചെയ്തത്. തണൽ, ഛായ, പ്രതിച്ഛായ, പ്രതിബിംബം എന്നൊക്കെ അതിന് അർത്ഥം വരും. പ്രഭാതം മുതൽ സൂര്യോദയംവരെ ഭൂമിയിൽ വ്യാപകമായി തണലുണ്ടായിരിക്കും. ഉദയത്തോടുകൂടി തണൽ നീങ്ങി വെയിൽ പ്രത്യക്ഷമാകുന്നു. അപ്പോഴാണ് അതിനുമുമ്പെത്തെ അവസ്ഥാവിശേഷം കഴിയുക. ഒന്നിന്റെ എതിരുവശം കാണുമ്പോഴാണല്ലോ മുൻസ്ഥിതി കൂടുതൽ വ്യക്തമാകുന്നത് ( ) അനന്തരം-ഉദയം കഴിഞ്ഞാൽ അസ്തമയം വരെസ്ഥൂല വസ്തുക്കൾക്കെല്ലാം നിഴൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും. സൂര്യനില് ലായിരുന്നുവെങ്കിൽ അതറിയപ്പെടുമായിരുന്നില്ല. ഇൗ രണ്ടിനും പുറമെ മൂന്നാമതൊരു തരം നിഴലും നാം കണ്ടുകൊണ്ടിരിക്കുന്നു. അതത്രെ, കൂടുതൽ വ്യാപകമായത്. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന്, നിഴൽ മൂടിക്കൊണ്ടിരിക്കുന്നു. അഥവാ രാത്രിയായിക്കൊണ്ടിരിക്കുന്നു. സൂര്യൻ പ്രത്യക്ഷപ്പെടുന്നതോടൊപ്പം രാത്രിയാകുന്ന നിഴലും പകലും തമ്മിൽ വേർതിരിയുന്നു. ഏതുതരം നിഴലോ, തണലോ ആയിരുന്നാലും ശരി, അതിനെ കാഴ്ചയിൽ വേർതിരിച്ചു കാട്ടിത്തരുന്ന ലക്ഷ്യം സൂര്യനത്രെ. സൂര്യനില്ലായിരുന്നെങ്കിൽ ലോകം സദാ ഒരേ അവസ്ഥയിൽത്തന്നെ നിഴൽമൂടി അവശേഷിക്കുമായിരുന്നു. മേൽപ്പറഞ്ഞതിനെക്കാൾ വിപുലമായ ഒരു നിഴലും ഇവിടെ വിഭാവനം ചെയ്യാവുന്നതാണ്. ഭൂമിയെയും, ചന്ദ്രനെയും പോലെ സ്വയം പ്രകാശിതമല്ലാത്ത ഗോളങ്ങൾ വാസ്തവത്തിൽ ഇരുളും നിഴലും നിറഞ്ഞവയാണ്. നമ്മുടെ സൂര്യനടക്കം നഭോമfiലത്തിലുള്ള അനേകായിരം സൂര്യഗോളങ്ങൾ സ്വയം പ്രകാശിതങ്ങളുമാണ്. നമ്മുടെ സൂര്യനിൽ നിന്നാണ് നമ്മുടെ ഭൂമിക്കും മറ്റു ചില ഗോളങ്ങൾക്കും വെളിച്ചം കിട്ടുന്നത്. സൂര്യനില്ലാത്ത പക്ഷം, ഭൂമിയും ചന്ദ്രനുമൊന്നും നമുക്ക് ഗോചരങ്ങളാകുമായിരുന്നില്ല. സൂര്യൻ ഇല്ലെന്നോ, അതിന് സഞ്ചാരമില്ലെന്നോ, അല്ലെങ്കിൽ പ്രകാശമില്ലെന്നോ സങ്കൽപിക്കുക, അതുമല്ലെങ്കിൽ ഭൂമിയും സൂര്യനെപ്പോലെ പ്രകാശമാണെന്ന് വെക്കുക; എന്നാൽ ഇൗ ലോകപ്രകൃതിയിൽ നേരിടാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?! ആലോചിച്ചു നോക്കുക. മനുഷ്യരാൽ അത് നിർണയിക്കുക സാദ്ധ്യമല്ല. രാപ്പകൽ ഇല്ലാതാകുന്നു. ചൂടും തണുപ്പും വ്യത്യാസപ്പെടുന്നു. സമയനിർണയം അസാദ്ധ്യ മാകുന്നു. അങ്ങിനെ പലതും. ചുരുക്കത്തിൽ ലോകവ്യവസ്ഥ പാടെ വ്യത്യാസപ്പെടും. അതുപോലെത്തന്നെ, കറുത്തിരുണ്ട അർദ്ധരാത്രി മാറി ഒരു നൊടിയിടയിൽ പെട്ടെന്ന് പ്രകാശം തിളങ്ങുന്ന മദ്ധ്യാ”ം അനുഭവപ്പെടുകയോ, അല്ലെങ്കിൽ മറിച്ചോ സംഭവിക്കുന്നുവെന്ന് സങ്കൽപിക്കുക ! വിവിധ രംഗങ്ങളിൽ സ്വൈരവിഹാരം കൊള്ളുന്ന - അനേകതരം ജോലിത്തിരക്കുകളിൽ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന - ജനകോടികളുടെ ജീവിതത്തിൽ അതെന്തുമാത്രം സംഭ്രമജനകമായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാൻ പോലും പ്രയാസം. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ അതിനെ (നിഴലിനെ) നിശ്ചലമാക്കുമായിരുന്നു എന്നും, പിന്നീട് നമ്മുടെ അടുക്കലേക്ക് അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുകയും ചെയ്യുന്നു എന്നും അല്ലാഹു പറഞ്ഞതിന്റെ രഹസ്യം ഇതിൽ നിന്നൊക്കെ മനിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉറ്റാലോചിക്കുമ്പോഴാണ്, ഇൗ സൂറത്തിലെ 2-ാം വചനത്തിൽ എല്ലാ വസ്തുവെയും അവൻ സൃഷ്ടിച്ചു അതിന് ശരിയായ നിർണയം ചെയ്തിരിക്കുന്നു( ) എന്നത് പോലെയുള്ള വചനങ്ങളുടെ അന്തരംഗത്തിന്റെ വിശാലതയും, അർത്ഥവ്യാപ്തിയും നമുക്ക് ഏറെക്കുറെ ( ) (എതിർവശം കൊണ്ടാണ് വസ്തുക്കൾ പ്രത്യക്ഷത്തിൽ തിരിച്ചറിയുന്നത്) എന്നൊരു കവി പറഞ്ഞത് വാസ്തവം.
25:47وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِبَاسٗا وَٱلنَّوۡمَ سُبَاتٗا وَجَعَلَ ٱلنَّهَارَ نُشُورٗا
(47) അവനത്രെ, നിങ്ങൾക്ക് രാത്രിയെ ഒരു വസ്ത്രവും, ഉറക്ക് ഒരു വിശ്രമവും (അഥവാ മരണവും) ആക്കിത്തന്നിട്ടുള്ളവൻ. പകലിനെ അവൻ ഒരു ഉയിർത്തെഴുന്നേൽപും (അഥവാ വ്യാപാരയോഗ്യവും) ആക്കിയിരിക്കുന്നു. (47) അവനാണ് യാതൊരുവൻ അവൻ ആക്കി നിങ്ങൾക്ക് രാത്രിയെ വസ്ത്രം, ഉടുപ്പ് ഉറക്കിനെ വിശ്രമം, ആശ്വാസം, നിശ്ചലാവസ്ഥ അവൻ ആക്കുകയും ചെയ്തു പകലിനെ എഴുന്നേൽപ്പ്, പുനരെഴുന്നേൽപ്പ്. പുറപ്പാട്, ഉയിർത്തെഴുന്നേൽപ്പ് വസ്ത്രം മനുഷ്യന് നന്മത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നു. അതുപോലെത്തന്നെ രാത്രിയും നമുക്ക് മറവും രക്ഷയും നൽകുന്നു. വസ്ത്രം അത് ധരിച്ച വ്യക്തിക്ക് മാത്രം ഉപകരിക്കുന്നുവെങ്കിൽ, രാത്രിയാകുന്ന വസ്ത്രം പൊതുവിൽ എല്ലാവർക്കും ഒരു പോലെ ഉപയോഗപ്പെടുന്നു. ഉറക്കാകട്ടെ, അതൊരു വിശ്രമമാണ്. ഒരു കണക്കിൽ അത് ഒരു തരം മരണമാണെന്ന് പറയാം. കുറേ നേരത്തേക്ക് അത് നമ്മുടെ ചലനങ്ങളും, പ്രവർത്തനങ്ങളും ഗ്രഹണേന്ദ്രിയങ്ങളും അടക്കിവെച്ച് നമ്മെ നിശ്ചേഷ്ടരാക്കുന്നു. ഈ അവസരത്തിൽ നമുക്ക് പദാർത്ഥലോകവുമായി ബോധപൂർവ്വമായ ഒരു ബന്ധവുമില്ലാതാകുന്നു. വല്ല ബന്ധവും ഉണ്ടെങ്കിൽ അത് സ്വപ്നം വഴി ആത്മീയലോകത്തോടായിരിക്കും. ഈ നിലക്ക് നിദ്ര ഒരു മരണം തന്നെ. മുമ്പുണ്ടായിരുന്ന ശാരീരികവും മാനസികവുമായ ക്ഷീണവും തളർച്ചയും മാറ്റി ഒരു പുതിയ ഉൻമേഷവും ചൈതന്യവും വീണ്ടെടുക്കുവാനും, പരിഹാരം കാണാതെ തലയിലേറ്റി നടക്കുന്ന എത്രയോ വിചാരവികാരാദിശല്യങ്ങളെ അൽപനേരം ഒരു അത്താണിയിൽ ഇറക്കിവെച്ചു ആത്മാവിന് സ്വൈരവിഹാരം നടത്താനും നിദ്ര സഹായിക്കുന്നു-അല്ല ; നിർബന്ധിക്കുന്നു. ഈ നിലക്ക് അതൊരു വമ്പിച്ച വിശ്രമവും ആകുന്നു. കുറച്ചു ദിവസമോ, മണിക്കൂറുകളോ ഉറങ്ങുവാൻ കഴിയാതെ വന്നാലത്തെ ദുരവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഉറങ്ങുവാൻ പറ്റിയ മറവും, സ്വസ്ഥതയും അനുകൂലമായ പൊതു പരിതഃസ്ഥിതികളും രാത്രിയിലാണുള്ളത്. അങ്ങനെ, അല്ലാഹു നമുക്ക് രാത്രിയെ വസ്ത്രവും, നിദ്രയെ വിശ്രമവുമാക്കിത്തന്നിരിക്കുകയാണ്. മനുഷ്യൻ -ഇതര ജീവികളെപ്പോലെത്തന്നെ-അവന്റെ ഉപജീവനമാർഗം അന്വേഷിക്കേണ്ടതുണ്ട്. അല്ല, അവന് ആയിരമായിരം തുറകളിൽ വ്യാപരിക്കുകയും വിഹരിക്കുകയും വേണംവിശ്രമിച്ചാൽ മാത്രംപോരാ. അതുകൊണ്ട് സമയമെല്ലാം രാത്രിയായിരുന്നാൽ അവന് ജീവിക്കുക സാധ്യമല്ല. അവന്റെ ആവശ്യങ്ങൾ ഭൂമി മുഴുവനും പരന്നുകിടക്കുയാണ്. അല്ല, അന്തരീക്ഷത്തിലും ഉപരിയാകാശത്തും അവന് സഞ്ചരിക്കേണ്ടിവരും. ഇതിനായി അല്ലാഹു അവന് പകലിനെ പ്രദാനം ചെയ്യുകയും അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുമാറ് അതിനെ പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങിനെ ഗ്രഹിക്കുവാൻ സാധ്യമാകുക. അടുത്ത വചനത്തിൽ രണ്ടാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു: നിദ്രയാകുന്ന മരണവിശ്രമം ആസ്വദിച്ച ശേഷം അതിൽ നിന്ന് പ്രഭാതവേളയിൽ അവൻ പുനരെഴുന്നേൽക്കുകയും, അടുത്ത രാത്രിവരെ ജീവിതയാത്ര തുടർന്നുകൊണ്ടിരിക്കുകയുമാണ്. മൂന്നാമത്തെ ദൃഷ്ടാന്തം ഇതാണ്:
25:48–50وَهُوَ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ طَهُورٗا
لِّنُحۡـِۧيَ بِهِۦ بَلۡدَةٗ مَّيۡتٗا وَنُسۡقِيَهُۥ مِمَّا خَلَقۡنَآ أَنۡعَٰمٗا وَأَنَاسِيَّ كَثِيرٗا
وَلَقَدۡ صَرَّفۡنَٰهُ بَيۡنَهُمۡ لِيَذَّكَّرُواْ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا
(48) തന്റെ (മഴവർഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പിൽ, സന്തോഷ വാർത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവൻ ധ അല്ലാ ഹു പ തന്നെ. ആകാശത്ത് നിന്നും നാം (അല്ലാഹു) വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു. (49) നിർജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാ നും, നാം സൃഷ്ടിച്ചുണ്ടാക്കിയതിൽ പെട്ട കന്നുകാലികൾക്കും, വളരെ അധികം ജനങ്ങൾക്കും അത് കുടിപ്പി ക്കുവാനും വേണ്ടിയത്രെ (അത്) (50) അവർ ആലോചിച്ചു നോക്കേ ണ്ടതിനായി, നിശ്ചയമായും അവർ ക്കിടയിൽ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാൽ, ജനങ്ങ ളിൽ അധികഭാഗവും നന്ദികേട് ചെയ് വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാ തിരിക്കുകയാണ് ! (48) അവൻ തന്നെയാണ് അയച്ചവൻ, നിയോഗിച്ചവൻ കാറ്റുകളെ സന്തോഷവാർത്തയായി മുമ്പിൽ, മുന്നിൽ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) നാം ഇറക്കുകയും ചെയ്തു ആകാശത്ത് നിന്ന് (ഉപരിഭാഗത്ത്നിന്ന്) വെള്ളം അതിശുദ്ധമായ (49) നാം ജീവിപ്പിക്കുവാൻ വേണ്ടി അതുകൊണ്ട് രാജ്യത്തെ നിർജ്ജീവമായ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാൻ കൊടുക്കുവാനും നാം സൃഷ്ടിച്ചതിൽപെട്ട കന്നുകാലികൾക്ക് മനുഷ്യർക്കും വളരെയധികം (50) തീർച്ചയായും, തിട്ടമായും അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു അവർക്കിടയിൽ അവർ ഉറ്റലോചിക്കുവാൻ വേണ്ടി എന്നാൽ വിസമ്മതിച്ചു, കൂട്ടാക്കാതായി ജനങ്ങളിൽ അധികവും നന്ദികേടിനെയല്ലാതെ. അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിമഹത്തായ ഒരനുഗ്രഹമത്രെ മഴവർഷം. അതുകൊണ്ടാണ് മഴയെ ഉദ്ദേശിച്ച് അവന്റെ കാരുണ്യം( ) എന്ന് പറഞ്ഞത്. മഴ വർഷിക്കുവാൻ പോകുന്നുവെന്ന സന്തോഷവാർത്തയെന്നോണം, മഴക്കുമുമ്പായി കാറ്റുവീശുക പതിവാണല്ലോ. മഴവെള്ളംകൊണ്ട് അനേകം ഗുണങ്ങളുള്ളതിൽ പ്രധാനമായ മൂന്ന് ഗുണങ്ങളെ അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നു. 1) അത് വളരെ ശുദ്ധമായത് ( )ആകുന്നു. വൈദ്യശാസ്ത്രത്തിലും, ജീവശാസ്ത്രത്തിലും, ആരോഗ്യരംഗത്തുമെല്ലാം ശുദ്ധജലത്തിനുള്ള സ്ഥാനം വമ്പിച്ചതാകുന്നു. ആകയാൽ, ബാഹ്യമായ മാലിന്യങ്ങളിൽ നിന്നും, ആന്തരികമായ മാലിന്യങ്ങളിൽ നിന്നും,ശുദ്ധി വരുത്തുന്ന ഒരു പദാർത്ഥമത്രെ വെള്ളം. ഭൂവിഭവങ്ങളിൽ മറ്റൊന്നിനും തന്നെ ഈ ശുദ്ധീകരണശക്തി കാണപ്പെടുന്നില്ല. മുഖവും കൈകാലുകളും ഒന്ന് കഴുകിയാൽ അഴുക്കും ചെളിയും നീങ്ങുന്നത് പോലെത്തന്നെ, ക്ഷീണം, കോപം, താപം ആദിയായവയും നീങ്ങി ഉന്മേഷവും, പ്രസന്നതയും മനഃ മാധാനവും അനുഭവപ്പെടുന്നു. കുളിയും( ) ശാരീരിക ശുദ്ധിയോടൊപ്പം ആത്മീയ ശുദ്ധിയും ഉണ്ടാക്കുമെന്ന് ഹദീഥുകളിലും മറ്റു കാണാവുന്നത് സ്മരണീയമാണ്. അനുഭവങ്ങളും അതിനെ സാക്ഷീകരിക്കുന്നു. 2) ജീവചൈതന്യം, അഥവാ ഉൽപാദന യോഗ്യതയില്ലാത്ത ഭൂമിയെ അത് ചൈതന്യവും ജീവുമുള്ളതാക്കുന്നു. 3) മനുഷ്യകോടികൾക്കും, അവരുടെ കൃഷി ഉപകരണവും ഭക്ഷ്യവസ്തുവുമായ കാലി സമ്പത്തുകൾക്കും കുടിക്കുവാനും കുളിക്കുവാനും മറ്റു പല ആവശ്യങ്ങൾക്കും അത് അനിവാര്യമാകുന്നു. ഈയൊരനുഗ്രഹത്തിന്റെ മഹത്വത്തെപ്പറ്റി ചിന്തിച്ചറിയുവാൻ ഇടവരാത്തവരുണ്ടെങ്കിൽ, ദാഹവേളയിൽ അൽപനേരത്തേക്ക് വെള്ളം കിട്ടാതിരുന്നാൽ അവർക്കത് ബോധ്യപ്പെടുന്നതാണ്. എല്ലാവർക്കും പൊതുവിൽ സുഭിക്ഷം നാട്ടിന്റെയും സ്വഭാവ വിശേഷതക്കനുസരിച്ച്-അല്ലാഹു മഴ വർഷത്തെ വിഹിതം ചെയ്തു കൈകാര്യം നടത്തിവരുന്നു. ചിലേടങ്ങളിൽ കൊല്ലത്തിൽ ആറുമാസം, ചിലേടങ്ങളിൽ രണ്ട്മൂന്ന് മാസം. മറ്റു ചിലേടത്ത് കൊല്ലത്തിൽ ഒരു പ്രാവശ്യം, ഇങ്ങിനെ വിവിധ തരത്തിൽ അവൻ മഴ വർഷിപ്പിക്കുന്നു. ഓരോ പ്രദേശത്തിന്റെയും പക്വതയും, പാകതയും, ആവശ്യവും നോക്കി വിഹിതം ചെയ്തിരിക്കയാണ്. ഭൂലോകത്ത് ഈ അനുഗ്രഹങ്ങൾ സർവ്വോപരി ആസ്വദിച്ചും ഉപയോഗപ്പെടുത്തിയും വരുന്ന ഏക ബുദ്ധിജീവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അതിൽ വകയുണ്ട്. അവൻ അതിന് കടമപ്പെട്ടവനുമത്രെ. അതിന്റെ പേരിൽ മാത്രം അവൻ അല്ലാഹുവിനോട് വളരെ നന്ദിയും കൂറും കാണിക്കേണ്ടതുണ്ട്. വല്ലപ്പോഴും മഴയുടെ ആധിക്യമോ, പോരായ്മയോ കാരണം അവന് ദോഷം ഭവിക്കുന്ന പക്ഷം-അതിന് ഏറെക്കുറെ കാരണം മനുഷ്യരുടെ പ്രവർത്തനങ്ങൾ തന്നെ ആയിരിക്കുന്നതുമാണ്-ആയവസരത്തിൽ അവൻ അല്ലാഹുവിന്റെ മുമ്പിൽ പശ്ചാത്തപിച്ചു വിനയപൂർവ്വം കൈമലർത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. പക്ഷേ, ചിലർ അതെല്ലാം പ്രകൃതിയുടെ കനിവോ, കോപമോ ആയി വ്യാഖ്യാനിക്കുന്നു. ചിലർ ഗ്രഹഫലവും, ഗ്രഹപ്പിഴയുമായി-അല്ലെങ്കിൽ ഞാറ്റുവേലയുടെ ഗൂണദോഷങ്ങളായി - വിശ്വസിക്കുന്നു. മറ്റു ചിലർ കണ്ണടച്ചുംകൊണ്ട് എല്ലാം ചില ആകസ്മിക പരിഗണനീയമല്ലാത്ത സംഭവങ്ങളായോ ധരിച്ചുപോകുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഈ മഹൽപ്രവർത്തനങ്ങളുടെ പിന്നിൽ സ്ഥിതി ചെയ്യുന്ന അപാരമായ മഹാശക്തിയെപ്പ റ്റി മിക്ക മനുഷ്യരും ആലോചിക്കുന്നില്ല. അവനോട് നന്ദിയും ഭക്തിയും കാണിക്കുന്നുമില്ല. ( )നമ്മെയെല്ലാം അല്ലാഹു, അവനോട് നന്ദിയും ഭക്തിയുമുള്ള സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ. രാത്രിയിൽ ഒരു മഴ പെയ്തതിനെത്തുടർന്ന് രാവിലെ സ്വുബ്ഹ് ( ) നമസ്കാരാനന്തരം - ഹുദൈബിയ്യയിൽവെച്ച് - ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് നബി ˜ തിരുമേനി ചോദിക്കുകയുണ്ടായി: ന്ധ നിങ്ങളുടെ റ∫് എന്ത് പറയുന്നുവെന്ന് നിങ്ങൾക്കറിയാമോ ത്സ ? അവർ ഉത്തരം പറഞ്ഞു: അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം. അപ്പോൾ തിരുമേനി ഇപ്രകാരം അരുളിച്ചെയ്തു: ശഛസ്ലച്ഛഥ യ്യല ∫സ്ലയ ∫സ്ലയ ഞ്ചമസ്ലര ന്നറന്മമ പ്ലക്ക സ്ലളഞ്ചക്ഷല ∫സ്ലയ യ്യലസ്ലലസ്ലമ ഞ്ചമസ്ലരവ ൽട്ടപ്പഥ ൻത്തക്തല ഭ ഞ്ചമസ്ലര ന്നറന്മമ ഏന്മരവ ഏന്മര സ്ലളഞ്ചക്ഷല സാരം: അല്ലാഹു പറയുന്നു: നേരം പുലർന്നപ്പോൾ എന്റെ അടിയാൻമാരിൽ, എന്നിൽ വിശ്വസിക്കുന്നവരും എന്നിൽ അവിശ്വസിക്കുന്നവരും ഉണ്ടായിത്തീർന്നിരിക്കുന്നു. അതായത്: ഞങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും, കാരുണ്യംകൊണ്ടും മഴപെയ്തുകിട്ടി എന്ന് പറയുന്നതാരോ അവർ എന്നിൽ വിശ്വസിച്ചവരും, നക്ഷത്രങ്ങളിൽ അവിശ്വസിക്കുന്നവരുമാകുന്നു. ഞങ്ങൾക്ക് ഇന്നിന്ന ഞാറ്റുവേല - അഥവാ ഗ്രഹപ്പകർച്ചമൂലം മഴ പെയ്തുവെന്ന് പറയുന്നതാരോ അവർ എന്നിൽ അവിശ്വസിച്ചവരും, നക്ഷത്രങ്ങളിൽ വിശ്വസിക്കുന്നവരുമത്രെ. (ബു.മു) നാം അതിനെ കൈകാര്യം ചെയ്തു ( ) എന്ന വാക്കിലെ സർവ്വനാമം ( ഹ്മഞ്ഞക്കഢ ) കൊണ്ടുദ്ദേശ്യം മഴവെള്ളമാണെന്ന അടിസ്ഥാനത്തിലാണ് നാം ഈ വിവരണം നൽകിയിട്ടുള്ളത്. മേൽ പ്രസ്താവിക്കപ്പെട്ട കാര്യം - അഥവാ മുകളിൽ വിവരിച്ച ദൃഷ്ടാന്തങ്ങൾ-ആണ് ഇവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളിൽ ചിലർ അഭിപ്രായപ്പെടുന്നു. വേറെ ചിലർ ഉദ്ദേശ്യമെന്നും പറയുന്നുണ്ട്. ഈ രണ്ടഭിപ്രായമനുസരിച്ചും ഈ വാക്കിന്റെ അർത്ഥം ന്ധ നാം അവർത്തിച്ചു വിവരിച്ചു ത്സ എന്നായിരിക്കും. ഈ പദത്തിന് അങ്ങിനെയും അർത്ഥം വരാം.
25:51–52وَلَوۡ شِئۡنَا لَبَعَثۡنَا فِي كُلِّ قَرۡيَةٖ نَّذِيرٗا
فَلَا تُطِعِ ٱلۡكَٰفِرِينَ وَجَٰهِدۡهُم بِهِۦ جِهَادٗا كَبِيرٗا
(51) നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു. (52) ആകയാൽ, നീ അവിശ്വാ സികളെ അനുസരിക്കരുത്; അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക. (51) നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു എല്ലാ നാട്ടിലും, രാജ്യത്തും ഓരോ താക്കീതുകാരനെ (52) ആകയാൽ നീ അനുസരിക്കരുത്, വഴിപ്പെടരുത് അവിശ്വാസികളെ അവരോട് നീ സമരം നടത്തിക്കൊള്ളുകു ഇതുകൊണ്ട് സമരം വലുതായ. സാരം : നബിയേ, അവിശ്വാസികൾക്ക് നമ്മുടെ ശിക്ഷയെ താക്കീത് ചെയ്യുന്ന പ്രവാചകൻമാരെ ഓരോ നാട്ടിലേക്കും പ്രത്യേകം പ്രത്യേകം അയക്കുവാൻ നാം ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതൊട്ടും നമുക്ക് പ്രയാസകരവുമല്ലായിരുന്നു. പക്ഷേ, എല്ലാ നാട്ടിലും, എല്ലാ ജനവിഭാഗത്തിനും താക്കീത് നൽകുവാനായിക്കൊണ്ട് തന്നെത്തന്നെ നിയോഗിക്കുവാനാണ് നാം ഉദ്ദേശിച്ചത്. ആ നിലക്ക് കുറേ വിഷമങ്ങൾ താൻ സഹിക്കേണ്ടതുണ്ടെങ്കിലും, അതിന് വമ്പിച്ച പ്രതിഫലവും തനിക്ക് നാം തയ്യാറാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് ഈ അവിശ്വാസികളുടെ അഭീഷ്ടങ്ങൾക്കൊന്നും വഴിപ്പെട്ടുകൊടുക്കാതെ, വിശുദ്ധ അവരോട് സധീരം സമരം നടത്തിക്കൊള്ളുക: മഴവെള്ളമാകുന്ന ഭൗതികാനുഗ്രഹത്തെ ഓർമിപ്പിച്ചതിനെത്തുടർന്ന് പ്രവാചകത്വമാകുന്ന ആത്മീയാനുഗ്രഹത്തെക്കുറിച്ച് പ്രസ്താവിക്കുന്നതിൽ ഒരു സൂചന കാണാം: മഴവെള്ളം ഓരോ നാട്ടിലും വർഷിപ്പിച്ചുകൊണ്ടിരിക്കുന്നത്പോലെ, പ്രവാചകത്വത്തെയും എല്ലാ ഇടത്തിലും സദാ വർഷിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ ലോക പ്രകൃതി വ്യവസ്ഥകൾക്ക് യോജിച്ചതല്ല എന്നത്രെ ആ സൂചന. അടുത്ത വചനത്തിൽ നാലാമത്തെ ദൃഷ്ടാന്തത്തെക്കുറിച്ച് പ്രസ്താവിക്കുന്നു.
25:53۞وَهُوَ ٱلَّذِي مَرَجَ ٱلۡبَحۡرَيۡنِ هَٰذَا عَذۡبٞ فُرَاتٞ وَهَٰذَا مِلۡحٌ أُجَاجٞ وَجَعَلَ بَيۡنَهُمَا بَرۡزَخٗا وَحِجۡرٗا مَّحۡجُورٗا
(53) രണ്ട് സമുദ്രങ്ങളെ അയച്ചു വിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിനുമിടയിൽ ഒരു മറയും, ഭദ്രമായ ഒരു തട വും അവൻ ഏർപ്പെടുത്തിയിരിക്കുന്നു. (53) അവൻ തന്നെയാണ്, യാതൊരുവൻ അവൻ അയച്ചുവിട്ടിരിക്കുന്നു രണ്ടു സമുദ്രത്തെ ഇത് (ഒന്ന്) ശുദ്ധജലമാണ് നല്ല ശുദ്ധമായ ഇത്, ഇതാകട്ടെ(മറ്റേത്) ഉപ്പാണ് കഠിന ഉപ്പായ(കയ്പായ) ചെയ്തു ആ രണ്ടിനുമിടയിൽ ഒരു മറ തട വും, മുടക്കവും തട പ്പെട്ട (ഭദ്രമായ) രണ്ട് സമുദ്രങ്ങൾ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്, രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന് ശുദ്ധജലം, കുടി ക്കുവാനും ദാഹം തീർക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത് കഠിനമായ ഉപ്പുരസം നിമിത്തം കയ്പുള്ളതും കുടിക്കുവാൻ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവമുള്ള രണ്ട് ജലങ്ങളും ഭൂമിയിൽ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ അവ അന്യോന്യം തൊട്ടും കൂടിച്ചേർന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങൾ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ചു പരാജയപ്പെടുത്തുകയോ, തന്നിൽ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച് ഉപ്പുജലം അതിരുകടന്ന് ശുദ്ധജലം ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഏതോ ഒരു അദൃശ്യമഹാശക്തി അതിന് തട മായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ് ( ) ഒന്നുമാത്രമാണത്. സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും ( ഇത്തന്നെ. ഒന്ന് മറ്റേതിൽ ലയിക്കുന്നതല്ല. അല്ലാഹുവിന്റെ മാർഗത്തിലുള്ള സമര മനഃസ്ഥിതി യാകുന്ന മറ സത്യവിശ്വാസികളിൽ നിലനിൽക്കുന്ന കാലത്തോളം, സത്യവിശ്വാസമാകുന്ന ശുദ്ധജല സമുദ്രവും, അവിശ്വാസമാകുന്ന ഉപ്പു ജലസമുദ്രവും തമ്മിൽ സംയോജനം സാധ്യമല്ല. അഞ്ചാമത്തെ ദൃഷ്ടാന്തം ഇതാകുന്നു:-
25:54وَهُوَ ٱلَّذِي خَلَقَ مِنَ ٱلۡمَآءِ بَشَرٗا فَجَعَلَهُۥ نَسَبٗا وَصِهۡرٗاۗ وَكَانَ رَبُّكَ قَدِيرٗا
(54) അവൻതന്നെയാണ്, മനുഷ്യ നെ ജലത്തിൽ നിന്നും സൃഷ്ടിച്ചു അവനെ വംശബന്ധവും, വൈവാ ഹിക ബന്ധവും (ഉള്ളവൻ) ആക്കി യിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ള വനാകുന്നു. (54) അവൻ തന്നെയാണ് യാതൊരുവൻ അവൻ സൃഷ്ടിച്ചു ജലത്തിൽ നിന്ന്, ജലത്താൽ മനുഷ്യനെ എന്നിട്ട് അവനെ ആക്കി വംശബന്ധം, കുലബന്ധം വൈവാഹിക ബന്ധവും ആകുന്നു നിന്റെ രക്ഷിതാവ് കഴിവുള്ളവൻ(സർവ്വശക്തൻ) ജലവംശത്തിൽപെട്ട ഒരു പ്രത്യേക ഇനമാകുന്ന മനുഷ്യബീജത്തെയാണ് ഇവിടെ ജലം ( ) കൊണ്ട് ഉദ്ദേശിക്കുന്നത്. തീ, വെള്ളം, മണ്ണ്, വായു, ജീവൻ എന്നീ പഞ്ചഭൂതങ്ങളിൽ ഒന്നായ വെള്ളമാണ് ഉദ്ദേശ്യമെന്നും വരാവുന്നതാണ്. മനുഷ്യർ തമ്മിൽ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത് രണ്ട് വിധത്തിലാണ്. ഒന്ന് കുലത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ. ഒരാളുടെ പിതൃപരമ്പരയും, ഈ ബന്ധത്തെ ആസ്പദമാക്കിയാണ്. മറ്റൊന്ന് വിവാഹത്താൽ ഉളവാകുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിൽ. വേറൊരു തരത്തിൽ പറഞ്ഞാൽ, പുരുഷൻ വഴിക്കും സ്ത്രീ വഴിക്കുമാണ് മനുഷ്യൻ തമ്മിൽ ബന്ധുക്കളാവുന്നത്. ഒരേ ബീജത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഇങ്ങിനെ രണ്ട് വിഭാഗമായതും, ഓരോ വിഭാഗത്തിലെ വ്യക്തികൾ പരസ്പരം വ്യത്യസ്തമായ ആകൃതിയിലും പ്രകൃതിയിലുമായതും അല്ലാഹുവിന്റെ മഹാശക്തിയുടെ ദൃഷ്ടാന്തങ്ങളിൽ പെട്ടത്തന്നെ. ഒരേ പിതാവിൽനിന്നും, ഒരേ മാതാവിൽ നിന്നുമായി ഉഗ്ഗവിച്ചുതുടങ്ങിയ മനുഷ്യവംശം ക്രമേണ പെറ്റു പെരുകിപ്പെരുകി കോടാനുകോടികളായിത്തീർന്നതും അതിന്റെ ദൃഷ്ടാന്തം തന്നെ.
25:55–57وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمۡ وَلَا يَضُرُّهُمۡۗ وَكَانَ ٱلۡكَافِرُ عَلَىٰ رَبِّهِۦ ظَهِيرٗا
وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا
قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلٗا
(55) അല്ലാഹുവിന് പുറമെ, തങ്ങൾക്ക് ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തു വെ അവർ ആരാധിക്കുന്നു! അവി ശ്വാസി, തന്റെ രക്ഷിതാവിനെ തിരായി (ദുർമാർഗത്തിന്) പിൻതുണ നൽകുന്നവനായിരിക്കുകയാണ്. (56) (നബിയേ) സന്തോഷവാ ർത്ത അറിയിക്കുന്നവനും, (താക്കീത് നൽകുന്ന) മുന്നറിയിപ്പുകാരനുമായി ട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (57) പറയുക: ഇതിന്റെ ധ ഈ ദൗത്യനിർവ്വഹണത്തിന്റെ പ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതി ഫലവും ചോദിക്കുന്നില്ല; ആരെ ങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാ ർ ഗ മു ണ്ടാ വ ക്കു വാ ൻ ഉദ്ദേശിക്കുന്നുവെങ്കിൽ (അത് ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ. (55) അവർ ആരാധിക്കുന്നു അല്ലാഹുവിന് പുറമെ അവർക്ക് ഉപകാരം ചെയ്യാത്തതിനെ അവർക്ക് ഉപദ്രവവും ചെയ്യാത്ത അവിശ്വാസിയാകുന്നു, ആയിരിക്കുന്നു തന്റെ രക്ഷിതാവിന്റെ മേൽ(എതിരിൽ) പിന്തുണ നൽകുന്നവൻ, പിൻതുണക്കാരൻ (56) നിന്നെ നാം അയച്ചിട്ടില്ല സന്തോഷവാർത്ത അറിയിക്കുന്നവനായിട്ടല്ലാതെ താക്കീതുകാരനും, മുന്നറിയിപ്പ് നൽകുന്നവനും (57) നീ പറയുക ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല അതിന്റെ പേരിൽ, അതിന് (കൂലിയുടെ ഇനത്തിൽപെട്ട ഒന്നും) ഒഴികെ ആരെങ്കിലും ഉദ്ദേശിച്ചാൽ(ചെയ്യട്ടെ) ഉണ്ടാക്കുവാൻ, ഏർപ്പെടുത്തുവാൻ തന്റെ റ∫ിങ്കലേക്ക് വല്ല മാർഗവും, ഒരു വഴി. ഒരു വസ്തുവെ ആരാധിക് കുന്ന പക്ഷം, അത്മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കിൽ, അതിനെ ആരാധിക്കാത്തത് കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികൾ ചെയ്യുന്നത് അതാണ്. സ്രഷ്ടാവും പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്റെ -മുകളിൽ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങൾ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങൾ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയിൽ തള്ളിക്കളഞ്ഞു അല്ലാഹുവിനെതിരിൽ, പിശാചിന്റെയും, അവന്റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേർന്നു അവരുടെ മാർഗത്തിൽ സമരം നടത്തിക്കൊണ്ട് അവർക്ക് പിന്തുണ നൽകുകയാണ് അവിശ്വാസികളുടെ ജോലി. ബലം പ്രയോഗിച്ചു നിർബന്ധപൂർവ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാൻ നബി ˜ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവർക്ക് അല്ലാഹുവിങ്കൽ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുവാനും, നിഷേധിച്ചവർക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നൽകി താക്കീത് ചെയ്വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതിൽ കവിഞ്ഞ് നബി ˜ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്റെ സാമീപ്യം സമ്പാദിക്കുവാനും ആർക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അവരത് ചെയ്തുകൊള്ളുവാൻ നബി തിരുമേനി ˜ ആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാർത്ഥം ദാനധർമങ്ങൾ തുടങ്ങിയ സൽക്കർമങ്ങൾ ചെയ്വാൻ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന് ചെയ്യേണ്ടതും. ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിർവ്വഹിച്ചു വരുന്ന പ്രബോധനത്തിന്റെ പേരിൽ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാർത്ഥമോ തിരുമേനി ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതിൽ ജനങ്ങൾക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു. ഈ വസ്തുത അവരെ ഓർമപ്പെടുത്തുവാനാണ് 57-ാം വചനം നബി ˜ യെ ഉപദേശിക്കുന്നത്. തുടർന്നുള്ള വചനം തിരുമേനിക്ക് കൂടുതൽ മനഃശാന്തിയും ധൈര്യവും നൽകുന്നു.
25:58–59وَتَوَكَّلۡ عَلَى ٱلۡحَيِّ ٱلَّذِي لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا
ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ ٱلرَّحۡمَٰنُ فَسۡـَٔلۡ بِهِۦ خَبِيرٗا
(58) (നബിയേ)മരണം ബാധി ക്കാത്ത സജീവനായുള്ളവനിൽ (കാര്യങ്ങളെ) നീ ഭരമേൽ പിക്കുകയും ചെയ്തു കൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീർത്തനവും ചെയ്യുക. തന്റെ അടിയാൻമാരുടെ പാപങ്ങളെ ക്കുറിച്ച് സൂക്ഷ്മജ്ഞനായി അവൻ തന്നെ മതി. (59) ആകാശങ്ങളും, ഭൂമിയും, അവയ്ക്കിടയിലുള്ളതും ആറ് ദിവസ ങ്ങളിലായി സൃഷ്ടിച്ചിട്ടുള്ളവനത്രെ (അവൻ). പിന്നീട് അവൻ അർശിൽ (സിംഹാസനത്തിൽ) ആരോഹണം ; ചെയ്തു. (അവൻ) പരമകാരുണികൻ, ആകയാൽ, അതിനെക്കുറിച്ച് സൂ ക്ഷ്മജ്ഞാനിയായ ഒരുവനോട് നീ ചോദിച്ചുകൊള്ളുക. (58) നീ ഭരമേൽപിക്കുകയും ചെയ്യുക സജീവനായുള്ളവന്റെ, ജീവിച്ചിരിക്കുന്നവന്റെ മേൽ മരണപ്പെടാത്തവനായ നീ കീർത്തനവും ചെയ്യുക, തസ്ബീഹ് നടത്തുകയും ചെയ്യുക അവന്ന് സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ട് അവൻ മതി പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ച് തന്റെ അടിയാൻമാരുടെ സൂക്ഷ്മജ്ഞാനിയായിട്ട് (59) സൃഷ്ടിച്ചവനാണ് ആകാശങ്ങളെ ഭൂമിയെയും അവ രണ്ടിനുമിടയ്ക്കുള്ളതും ആറു ദിവസങ്ങളിൽ പിന്നെ അവൻ ആരോഹണം ചെയ്തു, ശരിപ്പെട്ടു സിംഹാസനത്തിൽ, രാജപീഠത്തിൻമേൽ പരമകാരുണികനാണ് ആകയാൽ (എന്നാൽ) നീ ചോദിക്കുക അവനെപ്പറ്റി, ഇതിനെക്കുറിച്ച് ഒരു സൂക്ഷ്മജ്ഞാനിയോട്. അവിശ്വാസികളുടെ എതിർപ്പുകളിലും, നിഷേധത്തിലും അക്ഷമനാകാതെ, എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു, സ്ഥിരചിത്തനായിരുന്നുകൊള്ളുവാൻ നബി ˜ യെ ഉപദേശിക്കുന്നു. ഭരമേൽപിക്കുന്നതിനാസ്പദമായ അവന്റെ ചില ഗുണവൈ ശിഷ്ട്യങ്ങളും അതോടൊപ്പം എടുത്തു പറഞ്ഞിരിക്കുന്നു : 1) അവൻ ഒരിക്കലും മരണം ബാധിക്കാത്തവനും, എന്നെന്നും ജീവിച്ചിരിക്കു ന്നവനുമാണ്. 2) അവൻ തന്റെ അടിയാൻമാരുടെ - അവന്റെ അടിയാൻമാരല്ലാതെ ഒരാളും ഇല്ലതാനുംപ്രവർത്തനങ്ങളെക്കുറിച്ച് സസൂക്ഷ്മം അറിയുന്നവനാണ്. അഥവാ, അതിനെപ്പറ്റി വേണ്ടുന്ന നടപടികൾ എടുക്കുവാൻ മറ്റാരുടെയെങ്കിലും തെളിവോ, സഹായമോ, മാദ്ധ്യസ്ഥമോ, ഇടപെടലോ ഒന്നും തന്നെ അവന് ആവശ്യമില്ല. 3) ആകാശഭൂമികളടക്കമുള്ള സകല വസ്തുവിന്റെയും സ്രഷ്ടാവും സിംഹാസനാധിപതിയും അവനാണ്. എന്നിരിക്കെ മറ്റാരിലും ഭരമേൽപിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ല. അവൻ അർശിൽ ആരോഹണം ചെയ്തു ( ) എന്ന് പറഞ്ഞതിനെ സംബന്ധിച്ച് സൂ: ത്വാഹാ 5-ന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചിട്ടുണ്ട്. ആറ് ദിവസങ്ങളിലാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ഒന്നിലധികം സ്ഥലത്ത് രാവും പകലും ചേർന്ന 24 മണിക്കൂർ സമയത്തിനാണ് നാം സാധാരണ ന്ധ ദിവസം ത്സ ( മ്മൃൾിഷ ) എന്ന് പറയുന്നത്. തികച്ചും, ഈ അർത്ഥത്തിലുള്ള ദിവസങ്ങൾ, ആകാശ ഭൂമികളെ സൃഷ്ടിക്കുകയും, നിലവിലുള്ള ഈ വ്യവസ്ഥിതി നൽകിക്കഴിയുകയും ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരിക്കയില്ലല്ലോ, നിങ്ങൾ എണ്ണിവരുന്ന ആയിരം കൊല്ലത്തിന് സമമാണ് നിന്റെ റ∫ിന്റെ അടുക്കൽ ഒരു ദിവസം ) ( എന്ന് സൂ: ഹജ്ജിൽ പറയുന്നു. (ഇതിന്റെ വിവരണം അവിടെ നോക്കുക). അന്ത്യനാളിനെക്കുറിച്ച് അമ്പതിനായിരം കൊല്ലത്തെ അളവിലുള്ള ഒരു ദിവസം ർസ്ലിരാ മ്മൃൾിഷ ശ്ശുമ) എന്ന് ഒരിടത്ത് പ്രസ്താവിച്ചിട്ടുണ്ട്. ഇതേ നാളിനെ ഉദ്ദേശിച്ച് അന്ത്യദിനം ( ) എന്ന് പറയുന്നു. ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം തന്നെ, അല്ലാഹുവിന്റെ നിശ്ചയത്തിൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ് ( ) എന്നും പറയുന്നു. അപ്പോൾ 24 മണിക്കൂർ സമയം എന്നോ, നമ്മുടെ രാവും പകലും ചേർന്ന സമയമെന്നോ ഉള്ള അർത്ഥത്തിലല്ല ഇവിടെ ആറ് ദിവസങ്ങൾ ( ) എന്ന് പ്രസ്താവിച്ചതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ആകാശഭൂമികളുടെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന്റെ അഭിപ്രായങ്ങൾ നോക്കുമ്പോൾ, ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ ഉള്ള കാലംകൊണ്ടാണവ ഇന്നത്തെ നിലയിൽ വന്നിട്ടുള്ളതെന്ന് കാണുന്നു. ഈ നീണ്ട കാലഘട്ടങ്ങളിൽ, വ്യത്യസ്തങ്ങളായ ആറു ഉപകാലഘട്ടങ്ങൾ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞൻമാർക്കഭിപ്രായമുണ്ട്. ശാസ്ത്രീയാഭിപ്രായങ്ങൾ ഒരിക്കലും മാറാത്ത ഉറച്ച അഭിപ്രായങ്ങളല്ല. എങ്കിലും പ്രസ്തുത അഭിപ്രായങ്ങൾ ആവർത്തിച്ചു ചെയ്തിട്ടുള്ള ഈ പ്രസ്താവനക്ക് വിരുദ്ധമാകുന്നില്ല എന്ന് മാത്രം. അല്ലാഹു അത്കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിച്ചിട്ടുള്ളതെന്താണെന്ന് സൂക്ഷ്മമായി പറയുവാൻ നമുക്ക് സാധ്യമല്ല. 59-ാം വചനത്തിന്റെ അന്ത്യത്തിൽ സൂക്ഷ്മജ്ഞാനിയായ ഒരുവനോട് അതിനെപ്പറ്റി നീ ചോദിച്ചുകൊള്ളുക ( ) എന്നുള്ള വാക്യം വളരെ ശ്രദ്ധാർഹവും അർത്ഥവത്തും ആകുന്നു. കൂടുതൽ വിവരമുള്ള വല്ല മനുഷ്യനോടും ചോദിച്ചറിയുവാനുള്ള ഒരാഹ്വാനമല്ല ഇത്. ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചും, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവൻ, അവൻ ഒരുവൻ മാത്രമാണുള്ളതെന്നും, അതിനെപ്പറ്റി ശരിക്ക് ശരിയും സസൂക്ഷ്മവുമായ അറിവ് അവനിൽനിന്നല്ലാതെ അന്വേഷിച്ചിട്ടു ഫലമില്ലെന്നുമാണ് ആ വാക്യത്തിന്റെ താൽപര്യം. അപ്പോൾ, സത്യവിശ്വാസിയായ എതൊരുവനും, വ്യക്തമായ പ്രസ്താവനയോട് ഒപ്പിച്ചുകൊണ്ട് ആ സിദ്ധാന്തത്തിന് വ്യാഖ്യാനം നൽകുകയല്ലാതെ, അതിനൊപ്പിച്ചു വ്യാഖ്യാനിക്കുന്നത് ന്യായവും യുക്തവുമല്ല. വാക്യങ്ങൾ സ്പഷ്ടമായി കാട്ടിത്തരുന്ന പരിധി തെറ്റാതെ, കൂടുതൽ അറിവിനായി പരിശ്രമിക്കുകയും ന്ധ റേ∫ എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ ത്സ ! ( ) എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. ആകാശഭൂമികളുടെയും, അവയിലുള്ള സർവ്വവസ്തുക്കളുടെയും സ്രഷ്ടാവും, സിംഹാസനാധിപതിയുമാണ് അല്ലാഹു എന്നിരിക്കുമ്പോൾ, അവൻ അവയുടെ സർവ്വാധിപതിയും ഏകാധിപതിയുമായിരിക്കുക സ്വാഭാവികമാണ്. അതേ സമയത്ത് അവൻ പരമകാരുണികനും ( ) ആകുന്നുവെന്ന് ഉണർത്തുന്നു. പാപികളായുള്ളവർക്ക് പുണ്യവാൻമാർക്ക് കൂടുതൽ ആവേശവും, പ്രോത്സാഹനവും വർദ്ധിക്കുവാനും വേണ്ടിയാണത്. എന്നാൽ, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിലും ഒരു ആശയക്കുഴപ്പം! അതാണ് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
25:60وَإِذَا قِيلَ لَهُمُ ٱسۡجُدُواْۤ لِلرَّحۡمَٰنِ قَالُواْ وَمَا ٱلرَّحۡمَٰنُ أَنَسۡجُدُ لِمَا تَأۡمُرُنَا وَزَادَهُمۡ نُفُورٗا۩
(60) നിങ്ങൾ റഹ്മാന്ന് (പരമകാ രുണികനായുള്ളവന്ന്) സുജൂദ് (വണക്കം) ചെയ്യുവിൻ എന്ന് അവ രോട് പറയപ്പെട്ടാൽ അവർ പറയും: എന്താണ് റഹ്മാൻ?! നീ ഞങ്ങളോട് കൽപിക്കുന്നതിന് ഞങ്ങൾ സുജൂദ് ചെയ്യുകയോ?! അത് ധ ആ വാക്ക് പ അവർക്ക് വെറുപ്പ് അധികരിപ്പിക്കു കയും ചെയ്യുന്നതാണ്. (60) പറയപ്പെട്ടാൽ അവരോട് നിങ്ങൾ സുജൂദ് (വണക്കം, സാഷ്ടാംഗ നമസ്കാരം)ചെയ്യുവിൻ, തലകുനിക്കുവിൻ റഹ്മാന്ന് (പരമകാരുണികന്) അവർ പറയും, പറയുന്നു എന്താണ് റഹ്മാൻ, ഏതാണ് പരമകാരുണികൻ ഞങ്ങൾ സുജൂദ് ചെയ്കയോ നീ ഞങ്ങളോട് കൽപിക്കുന്നതിന് അതവർക്ക് വർദ്ധിപ്പിക്കുകയും ചെയ്യും വെറുപ്പ്, അറപ്പ്, മിരട്ട് ഈ ആയത്ത് ഓതിയാൽ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാകുന്നു. അല്ലാഹുവിന്റെ മഹൽഗുണങ്ങളെ വിശേഷിപ്പിക്കുന്ന പല തിരുനാമങ്ങളിൽ ഒന്നാണ് റഹ്മാൻ ( ) എന്ന നാമവും. അല്ലാഹു ( ) എന്ന നാമത്തെക്കഴിച്ചാൽ ഇതിനാണ് മറ്റേതിനെക്കാളും പ്രാധാന്യം കൽപിച്ചു കാണുന്നത്. അവന്റെ അപാരമായ കൃപാകടാക്ഷത്തെയും അതിയായ ദയാശീലത്തെയും അത് ദ്യോതിപ്പിക്കുന്നു. പരമകാരുണികൻ എന്നാണല്ലോ അതിന്റെ അർത്ഥം. എല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തിൽ ആവേശവും മോഹവും ഉള്ളവരായിരിക്കണമെന്നും, ഏത് മഹാപാപിയായിരുന്നാലും അവൻ പശ്ചാത്തപിക്കുന്ന പക്ഷം, നിരാശപ്പെടേണ്ടതില്ലെന്നും ഓർമിപ്പിക്കുവാനാണ് ഇതുപോലെയുള്ള പല സന്ദർഭങ്ങളിലും - സ്വതന്ത്രനാമമായി ക്കൊണ്ടും, അല്ലാഹു എന്ന നാമത്തിന്റെ വിശേഷണമായിക്കൊണ്ടും - റഹ്മാൻ എന്ന് ഉപയോഗിക്കപ്പെടുന്നത്. അറബികളെ സംബന്ധിച്ചിടത്തോളം, അവർക്ക് ഈ നാമത്തിന്റെ അർത്ഥം അറിയാമെങ്കിലും, അല്ലാഹുവിന്റെ നാമമായി അതിനെ ഉപയോഗിക്കുന്നത് അവർക്ക് റഹ്മാന്ന് സുജൂദ് ചെയ്യുവിൻ എന്ന് അവരോട് പറയപ്പെട്ടാൽ അവർ എന്താണ് റഹ്മാൻ എന്ന് ചോദിക്കുവാൻ കാരണമെന്നത്രെ പല വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഹുദൈബിയ്യായിലെ സന്ധിപത്രത് തിന്റെ ആരംഭത്തിൽ ബിസ്മില്ലാഹിർറഹ്മാനിർറഹീം എന്നെഴുതുവാൻ നബി ˜ എഴുത്തുകാരനോട് പറഞ്ഞുകൊടുത്തപ്പോൾ, ക്വുറൈശികൾ അതിന് വിസമ്മതിക്കുകയുണ്ടായി. അവർ പറഞ്ഞു: ഞങ്ങൾക്ക് റഹ്മാനും റഹീമും പരിചയമില്ല, (പഴയ പതിവനനുസരിച്ച്) മുമ്പ് എഴുതാറുള്ളത്പോലെ ബിസ്മികല്ലാഹുമ്മ ( അല്ലാഹുവേ നിന്റെ നാമത്തിൽ) എന്നെഴുതണം. ഇതേ കാരണത്താൽ - ഇൗ പേർ അല്ലാഹുവിന് ഉപയോഗിക്കുക പതിവില്ലായ്മതന്നെയാണ് ഇവിടെയും അവർ റഹ്മാൻ എന്താണ് എന്ന് ചോദിച്ചതെന്ന് ഇബ്നു കഥീറും(റ) പ്രസ്താവിച്ചിരിക്കുന്നു. മൂസാ നബി(അ)യോട് "എന്താണ് ലോകരക്ഷിതാവ് ( ) എന്ന് ചോദിക്കുകയുണ്ടായത് പോലെ, അഹങ്കാരപൂർവ്വം മുശ്രിക്കുകൾ ചോദിച്ചതാണ് ഇതെന്ന് വേറൊരു കൂട്ടർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ പറയുന്നതിങ്ങിനെയാകുന്നു: "അല്ലാഹുവിനെ ഒരു ക്രൂരനും കഠിനനുമായിട്ടല്ലാതെ, കാരുണ്യവാനായും ദയാലുവായും പൗരാണികജനങ്ങൾ മനിലാക്കിയിരുന്നില്ല. പരമകാരുണികൻ എന്നർത്ഥമായ റഹ്മാൻ എന്ന പേർ കേട്ടപ്പോൾ അവർക്കത് ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. അതാണ് ഇൗ ചോദ്യത്തിന് കാരണം.' പക്ഷേ, താഴെ ഉദ്ധരിക്കുന്ന വചനത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ ഒന്നാമത്തെ അഭിപ്രായമാണ് ഇൗ മൂന്നിൽവെച്ച് സ്വീകാര്യമായതെന്ന് കാണാം. സൂ: അല്ലാഹു പറയുന്നു: (പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചേക്കുക, അല്ലെങ്കിൽ റഹ്മാൻ എന്ന് വിളിച്ചേക്കുക ഏത്തന്നെ നിങ്ങൾ വിളിക്കുന്നതായാലും അവന് അത്യുത്തമമായ നാമങ്ങളുണ്ട്) പ്രത്യുത നാമങ്ങളിൽ ഏതും ഉപയോഗിക്കുന്നതിന് വിരോധമില്ലെന്ന് സാരം. വിഭാഗം - 6
25:61–62تَبَارَكَ ٱلَّذِي جَعَلَ فِي ٱلسَّمَآءِ بُرُوجٗا وَجَعَلَ فِيهَا سِرَٰجٗا وَقَمَرٗا مُّنِيرٗا
وَهُوَ ٱلَّذِي جَعَلَ ٱلَّيۡلَ وَٱلنَّهَارَ خِلۡفَةٗ لِّمَنۡ أَرَادَ أَن يَذَّكَّرَ أَوۡ أَرَادَ شُكُورٗا
(61) ആകാശത്തിൽ ഗ്രഹമfi ലങ്ങൾ (അഥവാ രാശി മfiലങ്ങൾ) ഉണ്ടാക്കിയിട്ടുള്ളവൻ നൻമയേറിയ വനാകുന്നു, അതിൽ ഒരു ദീപവും, പ്രകാശം നൽകുന്ന ഒരു ചന്ദ്രനും അവൻ ഉണ്ടാക്കിയിരിക്കുന്നു. (62) അവൻതന്നെയാണ് - ആ ലോചിച്ചു നോക്കുവാൻ ഉദ്ദേശിക്കു കയോ, അല്ലെങ്കിൽ നന്ദിചെയ്വാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവർക്ക് വേണ്ടി -രാവിനെയും, പകലിനെയും വ കാ ണ്ടി രി ക്കു ന്ന താ ക്കിയവനും. (61) നന്മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു ആക്കിയിട്ടുള്ളവൻ ആകാശത്തിൽ, രാശികളെ, ഗ്രഹമfiലങ്ങളെ അവൻ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു അതിൽ ഒരു വിളക്ക്, ദീപം ഒരു ചന്ദ്രനെയും പ്രകാശിക്കുന്ന, പ്രകാശമുള്ളതായ (62) അവൻതന്നെയാണ് യാതൊരുവനും അവൻ രാത്രിയെ ആക്കി പകലിനെയും മാറിവരുന്നത് ഉദ്ദേശിക്കുന്നവന് വേണ്ടി ഉറ്റാലോചിക്കുവാൻ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന നന്ദി ചെയ്വാൻ, കൃതജ്ഞത കാണിക്കാൻ. ദീപം ( ) എന്ന് പറഞ്ഞത് സൂര്യനെ ഉദ്ദേശിച്ചാകുന്നു. സൂര്യൻ അതിന്റെ ഉപഗ്രഹമായ ഭൂമിക്കും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും വെളിച്ചം നൽകുന്നതും, സ്വയം പ്രകാശിക്കുന്നതുമാകകൊണ്ട് അതിനെ ദീപം എന്ന് വിശേഷിപ്പിച്ചതാവാം. സൂര്യപ്രകാശം ഏൽക്കാതിരിക്കുന്ന പക്ഷം ഭൂമിയും, ചന്ദ്രനും ഇരുളടഞ്ഞതാകുമായിരുന്നു. സൂര്യനിൽ നിന്ന് ചന്ദ്രനിൽ പതിക്കുന്ന പ്രകാശം ഭൂമിയിലേക്ക് തിരിച്ചടിക്കുന്നതാണ് നിലാവെളിച്ചം. സ്വയം പ്രകാശിതങ്ങളായ ഗോളങ്ങൾക്കെല്ലാംതന്നെ ശംസുകൾ ( ) സൂര്യന്മാർ എന്നും, ചന്ദ്രനെപ്പോലുള്ള ഉപഗ്രഹങ്ങൾക്ക് ക്വമറുകൾ ( ) എന്നും അറബിയിൽ പറയാറുണ്ട്. ഗ്രഹമfiലങ്ങൾ എന്നും രാശിമfiലങ്ങൾ എന്നും അർത്ഥം കൽപിച്ചത് ബുറൂജ് ( ) എന്ന വാക്കിനാണ്. ഏകവചനം ബുർജ് ( ) എന്നത്രെ. ഇതിന് കൊത്തളം, ഉന്നതമായ മാളിക എന്നൊക്കെയാണ് ഭാഷാർത്ഥം. വലിയ ഗ്രഹമfiലങ്ങൾക്കും, സപ്തഗ്രഹങ്ങളുടെ സഞ്ചാരമാർഗങ്ങളായ പന്ത്രണ്ട് രാശിമfiലങ്ങൾക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തിൽ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുൻകാലത്ത് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദർശിനി)കളുടെ സഹായത്താൽ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങൾ അവയുടെ എണ്ണം വർദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാർഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും , അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണ വണ്ണവും അവയുടെ സ്രഷ്ടാവായ സർവ്വജ്ഞന് മാത്രമേ കണക്കാക്കുവാൻ കഴിയുകയുള്ളൂ. സപ്തഗ്രഹങ്ങൾ, സൂര്യചന്ദ്രൻമാർ, രാപ്പകലുകൾ എന്നിവയെ സംബന്ധിച്ച് സൂറത്തുൽ 33-ാം വചനത്തിന്റെ വിവരണത്തിൽ നാം പലതും വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടതില്ല. രാശിമfiലങ്ങൾ മാസത്തിന് ഒന്നുവീതം 12 രാശികളായി കണക്കാക്കപ്പെട്ടിരിക്കുന്നു. മേടം തുടങ്ങി മീനം വരെയുള്ള 12 മലയാള മാസപ്പേരുകൾ അതത് മാസത്തിലെ രാശിനാമങ്ങൾ കൂടിയാകുന്നു. ഓരോ രാശിമാർഗത്തിലൂടെയും സൂര്യൻ സഞ്ചരിക്കുന്ന കാലത്തിനാണ് സൂര്യമാസങ്ങൾ എന്ന് പറയുന്നത്. ഓരോന്നിനും സഞ്ചരിക്കുന്ന കാലയളവിൽ അൽപം മാസങ്ങളിൽ ദിവസങ്ങൾ ഏറിയും കുറഞ്ഞും വരുന്നത്. രാവോ പകലോ സ്ഥിരമായി നില്ക്കാതെ ഒന്നിന് ശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി മാറിമാറി വരുന്നത് ( ) എന്ന് പ്രസ്താവിച്ചത് . ഇൗ മാറ്റങ്ങളും, അതിന് കാരണമാകുന്ന ഗോളചലനങ്ങളുടെ നിയന്ത്രണവും, ചിന്തിക്കുന്നവർക്ക് ചിന്തിക്കുവാൻ ധാരാളം വക നൽകുന്നു. അത്വഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓർക്കുവാനും, അവനോട് നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ചിന്തിക്കുവാൻ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കൺമുമ്പിൽ എന്ത്തന്നെ കണ്ടാലും, അവനിൽ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവൻ രാത്രി ഉറങ്ങുവാനും, പകൽ ദേഹേച്ഛകൾ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം. വീണ്ടുവിചാരവും ഉപകാര സ്മരണയുമുള്ള ഭാഗ്യവാൻമാരാകട്ടെ, രാപ്പകലുകളിൽ ഓരോന്നിനെയും -അതതിന്റെ സ്വഭാവവിശേഷത കണക്കിലെടുത്തുകൊണ്ട് - ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കും. പകൽ ചെയ്തുപോയ തെറ്റിനെപ്പറ്റി രാത്രിയിലും, രാത്രിയിൽ വന്നുപോയ കുറ്റത്തെപ്പറ്റി പകലിലും അവന് വീണ്ടുവിചാരവും ഖേദവും വരുന്നു. അതത് സമയത്തിനനുയോജ്യമായ സൽപ്രവൃത്തികളും അവൻ ചെയ്യുന്നു. അങ്ങിനെ രാവും പകലും അവന് ഗുണകരമായി അവൻ ഉപയോഗപ്പെടുത്തും. നബി ˜ അരുളിച്ചെയ്ത ഒരു ഹദീഥ് ഇവിടെ ഓർമിക്കുന്നത് സന്ദർ ഭോചിതമായിരിക്കും. അവിടുന്നു പറയുന്നു: യ്യല സാരം: പകലിൽ തിന്മചെയ്തവൻ ഖേദിച്ചു മടങ്ങുന്നത് സ്വീകരിക്കുവാനായി അല്ലാഹു രാത്രിയിൽ അവന്റെ കൈനീട്ടുന്നു; രാത്രിയിൽ തിൻമ ചെയ്തവൻ പശ്ചാത്തപിക്കുന്നത് സ്വീകരിക്കുവാനായി അവൻ പകലിലും കൈനീട്ടുന്നു. (ലോകാവസാനത്തിങ്കൽവെച്ച്) സൂര്യൻ പടിഞ്ഞാറ് ഉദയം ചെയ്യുന്ന കാലംവരെ ഇതുണ്ടാകും. (മു) അവിശ്വാസികളും, കൃതഘ്നരുമായ ജനങ്ങളുടെ പല സ്ഥിതിഗതികൾ വിവരിച്ചു കഴിഞ്ഞ ശേഷം, അല്ലാഹുവിൽ ശരിക്ക് വിശ്വസിക്കുന്ന സജ്ജനങ്ങളുടെ ചില സവിശേഷഗുണങ്ങളാണ് തുടർന്നുള്ള വചനങ്ങളിൽ പ്രസ്താവിക്കുന്നത്. ( ) അറബിയിൽ പന്ത്രണ്ട് രാശികളുടെ പേരുകൾ ക്രമപ്രകാരം ഇവയാകുന്നു:
25:63وَعِبَادُ ٱلرَّحۡمَٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنٗا وَإِذَا خَاطَبَهُمُ ٱلۡجَٰهِلُونَ قَالُواْ سَلَٰمٗا
(63) റഹ്മാനായുള്ളവന്റെ ധ പരമ കാരുണികന്റെ പ അടിയാൻമാർ, ഭൂമി യിൽ വിനയത്തോടെ നടക്കുന്നവ രത്രെ. അറിവില്ലാത്തവർ അവരെ സമാധാനപരമായത് പറയുന്നതാണ്. (63) റഹ്മാന്റെ അടിയാൻമാർ യാതൊരു കൂട്ടരാകുന്നു അവർ നടക്കും ഭൂമിയിൽ വിനയത്തോടെ, എളിയ നിലയിൽ അവരെ അഭിമുഖീകരിച്ചാൽ, അവരോട് നേരിട്ടാൽ അജ്ഞൻമാർ, മൂഢന്മാർ, അറിവില്ലാത്തവർ അവർ പറയും സമാധാനമായത്, സമാധാനവാക്ക്, സലാം എന്ന്. റഹ്മാന്റെ അടിയാന്മാർ എന്ന് വിശേഷിപ്പിച്ചത് തന്നെ ഈ ഭാഗ്യവാൻമാരുടെ ശ്രേഷ്ഠതക്ക് മകുടം ചാർത്തുന്നു. ഇവർ പിശാചിന്റെയോ, ദേഹേച്ഛയുടെയോ, ഐഹിക സുഖത്തിന്റെയോ, പരദൈവങ്ങളുടെയോ അടിമകളാകാതെ, പരമകാരുണികന്റെ സാമീപ്യത്തിനും അപാരമായ കരുണക്കും പാത്രവാൻമാരായിട്ടുള്ളവരാണെന്ന് ആ പേര്തന്നെ സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷണങ്ങളായി ഒമ്പത് സൽഗുണങ്ങൾ അല്ലാഹു ഇവിടെ എടുത്തുപറയുന്നത് കാണാം: 1-ാമത്: അവർ ഭൂമിയിൽകൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും, അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളിൽ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവർ ഭൂമുഖത്ത് കഴിഞ്ഞുകൂടുക. അഥവാ - ഇബ്നു അ∫ാസ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടത്പോലെ - അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും. മന്ദംമന്ദം നടന്നുപോകണമെന്നല്ല, ആയത്തിന്റെ താൽപര്യം. നബി തിരുമേനി ˜ യുടെ നടത്തത്തെക്കുറിച്ച് വിവരിക്കുന്ന ഹദീഥുകളിൽ, അവിടുന്ന് വേഗം കാലടികൾ പൊക്കിയെടുത്ത് നടക്കുകയും, ഒരു കുന്നിൻചരുവിൽ കൂടി ഇറങ്ങിവരുന്ന പ്രകാരം (എളുപ്പത്തിൽ) നടക്കുകയും പതിവായിരുന്നുവെന്ന് കാണാം. 2-ാമത്: അജ്ഞൻമാരായ - കാര്യവിവരമില്ലത്ത - ആളുകൾ അവരുമായി അഭിമുഖീകരിക്കുമ്പോൾ അവർ സമാധാനപരമായ വാക്കുകൾ ഉപയോഗിക്കും. അവർ ഇങ്ങോട്ട് ഉപയോഗിക്കുന്നതരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട് പറയാതെ, വിട്ടുവീഴ്ചയും നല്ലവാക്കും ഉപയോഗിക്കും എന്നർത്ഥം. ഈ രണ്ട് ഗുണങ്ങളിൽ നിന്ന് ഇവരുടെ സ്വഭാവ ഗുണം പൊതുവിലും, ജനങ്ങളുമായുള്ള പെരുമാറ്റ ക്രമം വിശേഷിച്ചും മനിലാക്കാമല്ലോ. എന്നാൽ, അല്ലാഹുവുമായുള്ള കാര്യങ്ങളിൽ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കുക:
25:64–66وَٱلَّذِينَ يَبِيتُونَ لِرَبِّهِمۡ سُجَّدٗا وَقِيَٰمٗا
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصۡرِفۡ عَنَّا عَذَابَ جَهَنَّمَۖ إِنَّ عَذَابَهَا كَانَ غَرَامًا
إِنَّهَا سَآءَتۡ مُسۡتَقَرّٗا وَمُقَامٗا
(64) തങ്ങളുടെ രക്ഷിതാവിന് സുജൂദ് ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യുന്നവരും, നിന്ന് നമസ്കരി ക്കുന്നവരുമായികൊണ്ട് രാക്കഴിച്ചു കൂട്ടുന്നവരുമാകുന്നു. (65) (ഇപ്രകാരം) പറയാറുള്ള വരുമാണ്: ഞങ്ങളുടെ റേ∫, നരക നിന്ന് ഒഴിവാക്കി ത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു: (66) നിശ്ചയമായും അത് (നരകം) വളരെ ചീത്തയായ താവ ളവും പാർപ്പിടവും തന്നെയാണ്! (64) രാക്കഴിക്കുന്നവരുമാണ് തങ്ങളുടെ റ∫ിന് സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും നിൽക്കുന്നവരായും(നിന്ന് നമസ്കരിക്കുന്നവരായും) (65) പറയുന്നവരുമാകുന്നു ഞങ്ങളുടെ റേ∫ നീ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ ഞങ്ങളിൽ നിന്ന് നരകശിക്ഷയെ നിശ്ചയമായും അതിന്റെ ശിക്ഷ ആകുന്നു, ആയിരിക്കുന്നു ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തത്, ഭാരപ്പെട്ടത് (66) നിശ്ചയമായും അത് വളരെ ചീത്തയാണ്, വളരെ മോശപ്പെട്ടതാണ് താവളം, ഭവനം പാർപ്പിടവും, താമസസ്ഥലവും സുജൂദും, നിറുത്തവും നമസ്കാരകർമത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാകുന്നു. സുജൂദ് ഇതര ആരാധനാകർമങ്ങളിൽവെച്ച് കൂടുതൽ ഭക്തിപ്രകടമാകുന്നതും, കൂടുതൽ പ്രധാനപ്പെട്ടതുമത്രെ. രാത്രിയിൽ വളരെയേറെ സമയം ഇവർ നമസ്കാര കർമത്തിലായി ചിലവാക്കുമെന്ന് സാരം. രാത്രി നമസ്കാരത്തെപ്പറ്റി ഹദീഥിലും ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്. നബി ˜ ചിലപ്പോൾ, കാലുകളിൽ നീര്കെട്ടുമാറ് ദീർഘസമയം രാത്രിനമസ്കാരത്തിൽ മുഴുകിയിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടതാണല്ലോ. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു: നിർബന്ധ നമസ്കാരങ്ങളെ കഴിച്ചാൽ പിന്നെ, നമസ്കാരത്തിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിക്കുള്ളിൽ ചെയ്യുന്ന നമസ്കാരമാകുന്നു. പ്ലക്ക ) ( ദ്ദൾഘ ള്ളമ കൾപ്പക്കഡ സ്വർഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന മദ്ധ്യെ ഒരിടത്ത് ഇപ്രകാരം പറയുന്നു:രാത്രിയിൽ അവർ ഉറങ്ങുന്നത് കുറവായിരുന്നു.നിശാന്ത്യസമയങ്ങളിൽ(പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവർ പാപമോചനം തേടുകയും ചെയ്തിരുന്നു.( മ്പീഴു ർൾീ ഞ്ചി സ്ലിലു യ്യുല സ ഹ്നട്ടുപ്പിയ ഏൾീളസ്ലിര ) റഹ്മാന്റെ അടിയാൻമാർ, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലൻമാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവർ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവർ എപ്പോഴും നരകശിക്ഷയിൽ നിന്ന് ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈവാക്കുകൾ നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്ന പക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനിലാക്കിക്കൊണ്ടും ഓർത്തുകൊണ്ടും തന്നെയാണവരുടെ പ്രാർത്ഥന. ഇവരുടെ 3-ാമതും, 4-ാമതും ഗുണങ്ങളാ ണ് ഈ രണ്ടു വചനങ്ങളിൽ നാം കണ്ടത്, 5-ാമത് ഗുണം ധനപരമായ കാര്യങ്ങളിലാകുന്നു, അല്ലാഹു പറയുന്നു :
25:67وَٱلَّذِينَ إِذَآ أَنفَقُواْ لَمۡ يُسۡرِفُواْ وَلَمۡ يَقۡتُرُواْ وَكَانَ بَيۡنَ ذَٰلِكَ قَوَامٗا
(67) തങ്ങൾ ചിലവ് ചെയ്യുന്ന തായാൽ, അമിതവ്യയം ചെയ്കയാ കട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയി ൽ മിതമായതായിരിക്കുന്നതാണ് (അത്) (67) യാതൊരുകൂട്ടരും, അവർ ചിലവഴിക്കുന്നതായാൽ അവർ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല അവർ ലുബ്ധ് (പിശുക്ക്) കാണിക്കുകയുമില്ല, കടു് കാണിക്കയുമില്ല അതായിരിക്കും അതിനിടക്ക്,സ്ല മിതമായത്, ചൊവ്വായത്. യാതൊന്നും ചിലവഴിക്കാത്ത ആളുകളുണ്ടാകുകയില്ല. ചിലവഴിക്കുന്നതിലുള്ള ഏറ്റക്കുറവ്, ചിലവഴിക്കുന്ന വിഷയത്തിന്റെ ഗുണദോഷം, ചിലവഴിക്കുന്നവന്റെ പരിതഃസ്ഥിതി എന്നിവ നോക്കിയിട്ടാണ് ഒരാളുടെ ലുബ്ധതയും, അമിതത്വവും കണക്കാക്കുന്നത്. മിക്കജനങ്ങളും ഈ രണ്ടിലൊരു തരത്തിൽ പെട്ടവരായിരിക്കും, ഇക്കൂട്ടരാകട്ടെ, രണ്ട്തരത്തിലും ഉൾപ്പെടുന്നില്ല. അവർ എല്ലാ നിലക്കും മിതത്വം പാലിക്കുന്നവരായിരിക്കും. മിതമായി ചിലവഴിക്കേണ്ടത് ദാനധർമങ്ങളിൽ മാത്രമല്ല, സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നുവേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തിൽ ദാനധർമാദിവിഷയങ്ങളെക്കാൾ മിതത്വം ഗൗനിക്കേണ്ടത് അവയിലാണ്താനും. മുജാഹിദ് (റ) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു : അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിൽ അബൂക്വുബൈസ് മലയോളം സ്വർണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തിൽ ഒരു സേർ(ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു. 6-ാമത് ഗൂണവിശേഷം അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നു: മക്കയിലെ ഒരു മലയാണ് അബൂക്വുബൈസ് (
25:68–69وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا
يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا
(68) അല്ലാഹുവിനോട്കൂടെ വേറെ ഒരു ആരാധ്യനെയും (വിളിച്ചു്ര പാ ർ ത്ഥി ) ക്കാ ത്ത വ രു മാ കു ന്നു ; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവർ കൊലപ്പെടുത്തുകയുമില്ല; അവർ വ്യഭിചാരം ചെയ്കയുമില്ല (അങ്ങിനെയുള്ളവരുമായിരിക്കും) (മൂന്നും) ചെയ്യുന്നതായാൽ അവൻ, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തു ന്നതാണ്; (69) അതായത്, ക്വിയാമത്ത് നാളിൽ അവന് ശിക്ഷ ഇരട്ടിച്ചു കൊടുക്കപ്പെടും; നിന്ദ്യനായ നില യിൽ അതിലവൻ ശാശ്വതനായി രിക്കയും ചെയ്യും. (68) യാതൊരു കൂട്ടരുമാണ് അവർ വിളിക്കയില്ല, പ്രാർത്ഥിക്കയില്ല അല്ലാഹുവിന്റെ കൂടെ വേറെ ആരാധ്യനെ, ദൈവത്തെ അവർ കൊലപ്പെടുത്തുകയുമില്ല ദേഹത്തെ, ആളെ, ആത്മാവിനെ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ അവർ വ്യഭിചരിക്കുകയുമില്ല ആരെങ്കിലും ചെയ്താൽ, ആർ ചെയ്യുന്നുവോ അത് അവൻ കാണും, കണ്ടെത്തും കുറ്റത്തെ (ശിക്ഷയെ) (69) ഇരട്ടിക്കപ്പെടും അവന്ന് ശിക്ഷ ക്വിയാമത്ത് നാളിൽ അവൻ ശാശ്വതമായിരിക്കയും ചെയ്യും അതിൽ നിന്ദ്യനായ നിലയിൽ , അപമാനിക്കപ്പെട്ടവനായിക്കൊണ്ട്. പാപങ്ങളിൽവെച്ച് ഏറ്റവും വമ്പിച്ചതും, ഏറ്റവും ശിക്ഷാർഹവുമാണ് ശിർക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന് പാപങ്ങൾ. ഒരു സാധാരണക്കാരനിൽ നിന്ന്പോലും അവ ഒരിക്കലും ഉണ്ടാകാവതല്ല. എന്നിരിക്കെ, റഹ്മാന്റെ അടിയാൻമാരായ സജ്ജനങ്ങളിൽ ഇത്തരം പാപങ്ങൾ തീർച്ചയായും ഉണ്ടാകുന്നതല്ലല്ലോ. അപ്പോൾ ഇക്കാര്യങ്ങൾ ഇവിടെ എടുത്തു പറഞ്ഞതിൽ നിന്ന് ഒരു സംഗതി നമുക്ക് മനിലാക്കാം. മുകളിൽ പ്രസ്താവിച്ച അഞ്ച് ഗുണങ്ങളും പ്രത്യക്ഷത്തിൽ ഒരുവനിൽ ഉള്ളതോടുകൂടി തന്നെ അവൻ ഈ മൂന്നിൽ ഏതെങ്കിലും ഒരു പാപത്തിൽ ഒരുപക്ഷേ, അകപ്പെട്ടുകൂടായ്കയില്ല. ഒരാൾ അല്ലാഹുവിനെ ആരാധിക്കുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ വേറെ വല്ലതിനെയും ആരാധിച്ചും, പ്രാർത്ഥിച്ചുംകൊണ്ടിരുന്നേക്കാം. അല്ലാഹുവിനോട്കൂടെ വേറെ ഒരു ഇലാഹിനെയും വിളിക്കുകയില്ല. ( ) എന്ന് പറഞ്ഞതിൽ നിന്ന് ഈ സംഗതി നമുക്ക് മനിലാക്കുവാൻ സാധിക്കും. അതുപോലെതന്നെ, കേവലം സൽഗുണവാനായ മനുഷ്യൻ, ചിലപ്പോൾ മനുഷ്യസഹജമായ വികാരവിചാരങ്ങൾക്ക് വിധേയനായി കൊലയിലോ വ്യഭിചാരത്തിലോ ചെന്നുപെട്ടേക്കാം. ഈ മൂന്ന് വൻകുറ്റങ്ങളിലും അകപ്പെടാതിരിക്കുന്നതിന് പുറമെയാണ് വാസ്തവത്തിൽ റഹ്മാന്റെ അടിയാൻമാരുടെ മറ്റു ഗുണങ്ങൾ ഇവിടെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഇവരും മനുഷ്യരാണല്ലോ. മനുഷ്യന്റെ പക്കൽ അബദ്ധം പിണഞ്ഞേക്കും. അവന്റെ മനഃസ്ഥിതിയിൽ മാറ്റം വന്നേക്കും. അങ്ങനെ, ഈ വൻകുറ്റങ്ങളിൽ ഏതെങ്കിലും ഒന്ന് അവൻ പ്രവർത്തിച്ചുപോയാൽ പിന്നീട് അവന് രക്ഷാമാർഗമില്ലേ? തീർച്ചയായും ഉണ്ട്. അതിനെപ്പറ്റി അടുത്ത വചനത്തിൽ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. ഈ പാപങ്ങളുടെ ഭയങ്കരത കാണിക്കുകയാണ് ഈ ആയത്ത് (ആരാധനയിലും, പ്രാർത്ഥനയിലും മറ്റുള്ളവരെ പങ്കുചേർക്കുന്നതിലും) വ്യഭിചാരത്തിലും അനുവദനീയമായ ഒരു ഇനവുമില്ല. കൊലയിലാകട്ടെ, ചിലത് അനുവദിക്കപ്പെട്ടതും, ചിലത് ആവശ്യമായതു മുണ്ടായിരിക്കും. പ്രതികാരശിക്ഷാനിയമം നടത്തേണ്ടി വരുക, ശത്രുക്കളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുക, അപ്പോൾ അത് ചെയ്യേണ്ടതായിവരും. അതുകൊണ്ടാണ് കൊലയെ സംബന്ധിച്ച് പറഞ്ഞപ്പോൾ ന്യായപ്രകാരമല്ലാതെ ( ) എന്ന് പറഞ്ഞിരിക്കുന്നത്. ഈ മൂന്ന് മഹാപാപങ്ങളുടെ ഗൗരവം എത്രമാത്രമുണ്ടെന്ന് മനിലാക്കുവാൻ, അവയുടെ ശിക്ഷയെക്കുറിച്ച് ഇതേ വചനങ്ങളിൽ തന്നെ അല്ലാഹു പറഞ്ഞ വാക്കുകൾ മാത്രം മതിയാകും. അതിന് ഒരു വിശദീകരണം ആവശ്യമില്ല. എന്നാൽ, ഈ മൂന്ന് മഹാപാപങ്ങളുടെ കൂട്ടത്തിൽ തന്നെ ഏറ്റവും നികൃഷ്ടമായ ഇനങ്ങൾ ഏതാണെന്ന് ഒരു ഹദീഥിൽ നബി ˜ വിവരിക്കുന്നത് നോക്കുക : ൾഴവ ൽപ്പറ ∫സ്ലയ ന്റപ്പയ ∫സ്ലയ ഗ്നപ്പട്ടപ്പങ ∫സ്ലയ മ്പഗ ന്ററയ ന്നഞ്ചല മ്പഞ്ചക്ഷഷ പ്ലക്തദ്ധഖ ∫സ്ലയ മ്പഗ ന്റപ്പദ്ധമ ന്നദ്ധപ്പച : ന്നറജ (റ) പറയുന്നു: ന്ധ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, പാപത്തിൽ വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്നിരിക്കെ, നീ അവന്ന് സമനെവെച്ചു പ്രാർത്ഥിക്കലാണ്. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ സന്താനം നിന്റെ ഒന്നിച്ചു ഭക്ഷണം കഴിക്കുമെന്ന് പേടിച്ചു നീ അതിനെ കൊലപ്പെടുത്തുന്നതാണ്. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? തിരുമേനി പറഞ്ഞു: നീ നിന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ് ത്സ , അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവൽക്കരണമായിക്കൊണ്ട് എന്ന് തുടങ്ങുന്ന (നാമിപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന) ആയത്ത് അവതരിച്ചു. (ബു. മു) അല്ലാഹു അല്ലാത്തവർക്ക് ചെയ്യുന്ന ഏത്തരം ആരാധനയും അവരോട് ചെയ്യുന്ന എല്ലാ പ്രാർത്ഥനയും ശിർക്കിൽ ഉൾപ്പെട്ടതാണ്. എന്നാൽ, അല്ലാഹുവാണ് സ്രഷ്ടാവെന്ന് അറിയുന്ന ഒരാൾ, അവന് മാത്രം പ്രത്യേകമായുള്ള അധികാരാവകാശങ്ങളിലോ, വിശിഷ്ട ഗുണങ്ങളിലോ, മറ്റാരെയെങ്കിലും അവനോട് സമമായി കൽപിച്ചു അവരോട് പ്രാർത്ഥന നടത്തുന്നത്പ്രാർത്ഥനയാണല്ലോ ആരാധനയുടെ കഴമ്പ് - ഏറ്റവും വലിയ ശിർക്കാകുന്നു. അത്പോലെത്തന്നെ, നിയമപ്രകാരമല്ലാത്ത എല്ലാ കൊലയും വൻകുറ്റം തന്നെ. അത് സ്വന്തം മക്കളെയാകുമ്പോൾ ഗൗരവം കൂടുന്നു. അതോടൊപ്പം കൊലയുടെ ഉദ്ദേശ്യം തന്റെ സന്താനത്തിന് ഭക്ഷണം കൊടുക്കേണ്ടുന്ന ഭാരവും കൂടി വഹിക്കേണ്ടി വരുമല്ലോ എന്ന ഭയം (ദാരിദ്യ്രഭയം) ആകുമ്പോൾ അതിലും കൂടുതൽ ഗൗരവപ്പെട്ടതാകുന്നു. കാരണം, ഈ ഭൂമിയിൽ ഉണ്ടാകുന്ന ഓരോ ജീവിക്കുമുള്ള ഉപജീവനമാർഗം ഈ ഭൂമിയിൽ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അക്കാര്യം അവൻ ഏറ്റുപറയുകയും ചെയ്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തുകയും, അതിന് പരിശ്രമിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ചുമതലയാണ്. ഈ ചുമതല കഴിയും വണ്ണം നിറവേറ്റുകയും, അതിന്റെ ലാഭനഷ്ടങ്ങൾ വധിച്ചത്കൊണ്ട് അതിന് പരിഹാരമുണ്ടാകുന്നതല്ല. ഒന്നോ രണ്ടോ മാത്രം മക്കളുള്ളവരും, തീരെ മക്കളില്ലാത്തവരും ദരിദ്രൻമാരായും,ധാരാളം മക്കളുള്ളവർ ധനികൻമാരായും നാം സദാ കാണുന്നുണ്ടല്ലോ. ദാരിദ്യ്രത്തെ ഭ യന്നു സന്താനങ്ങളെ (ജനിച്ചതും, ജനിക്കാനിരിക്കുന്നതും) നശിപ്പിക്കുന്നതിന്റെ അർത്ഥം, സ്രഷ്ടാവിനെയും, അവന്റെ വാഗ്ദാനത്തെയും, അവന്റെ കഴിവിനെയും, സർവ്വജ്ഞതയെയുമെല്ലാം തന്നെ നിഷേധിക്കലാകുന്നു. ഇവിടെ സന്ദർഭം മറ്റൊന്നായതുകൊണ്ട് ഇതിനെപ്പറ്റി കൂടുതൽ വിവരിക്കേണ്ടതില്ല. മൂന്നാമത്തെ മഹാപാപം വ്യഭിചാരമാണ്. എല്ലാ വ്യഭിചാരവും വമ്പിച്ച കുറ്റമാകുന്നു. എന്നാൽ, അന്യന്റെ ഭാര്യയായിരിക്കുക, മാത്രമല്ല, തന്റെ എല്ലാവിധ ഗുണകാംക്ഷക്കും ബന്ധപ്പെട്ടവനായ അയൽക്കാരന്റെത് കൂടിയായിരിക്കുക, അപ്പോൾ വ്യഭിചാരത്തിന്റെ ഇനങ്ങളിൽ വെച്ച് ഇത് കൂടുതൽ നികൃഷ്ടമായിത്തീരുന്നു. ഏറ്റവും വമ്പിച്ച പാപമേതാണെന്നാണല്ലോ (റ) ചോദിച്ചത്: അത്കൊണ്ടാണ് ഓരോന്നിലും വെച്ച് കൂടുതൽ നീചമായ ഇനങ്ങളെ നബി ˜ എടുത്തുപറഞ്ഞതും. ഇൗ വൻകുറ്റങ്ങൾ ചെയ്താൽ തന്നെയും, അവർക്ക് നിരാശപ്പെടേണ്ടതില്ലെന്നും, അതിന് പരിഹാരമുണ്ടെന്നും അടുത്ത വചനങ്ങളിൽ അല്ലാഹു ഓർമപ്പെടുത്തുന്നു:
25:70–71إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
وَمَن تَابَ وَعَمِلَ صَٰلِحٗا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابٗا
(70) പക്ഷേ, ആരെങ്കിലും പശ്ചാ ത്തപിക്കുകയും, വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും ചെയ്യുന്നതായാൽ, അങ്ങിനെയുള്ള വരുടെ തിൻമകളെ അല്ലാഹു നൻമകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (71) ആരെങ്കിലും പശ്ചാത്തപി ക്കുകയും സൽക്കർമം പ്രവർത്തി ക്കുകയും ചെയ്യുന്നതായാൽ, നിശ്ച യമായും അവൻ അല്ലാഹുവിങ്ക ലേക്ക് ശരിക്ക് പശ്ചാത്തപിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. (70) അവരുടെ തിൻമകളെ, കുറ്റങ്ങളെ നന്മകളായിട്ട് അല്ലാഹു ആകുന്നു വളരെ പൊറുക്കുന്നവൻ കരുണാനിധി, ദയാലു (71) ആർ പശ്ചാത്തപിച്ചുവോ പ്രവർത്തിക്കുകയും ചെയ്തു നല്ലത്, സൽക്കർമം എന്നാൽ നിശ്ചയമായും അവൻ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു അല്ലാഹുവിങ്കലേക്ക് ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം) ചെയ്തതിനെപ്പറ്റി മനഃപൂർവ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തൽ ചെയ്തു പിന്നീട് ആവർത്തിക്കാതിരിക്കുക, ഇതിനാണ് തൌബഃ അല്ലെങ്കിൽ പശ്ചാത്താപം ( ) എന്ന് പറയുന്നത്. പശ്ചാത്താപം ശരിയായിട്ടുള്ളതാകണമെങ്കിൽ, പിന്നീടതിന്റെ അടയാളം പ്രവർത്തനത്തിൽ പ്രത്യക്ഷപ്പെടേണ്ടതാകുന്നു. അതുകൊണ്ടാണ് ഇവിടെയെന്നപോലെ മറ്റുപലേടത്തും തൌബഃയെക്കുറിച്ച് പറയുമ്പോൾ അതിനെത്തുടർന്ന് സൽക്കർമം പ്രവർത്തിക്കുന്നതിനെയും സാധാരണ പറഞ്ഞുകാണുന്നത്. ഈ ആയത്തിൽ സൽക്കർമത്തിന് പുറമെ വിശ്വസിക്കുകയും എന്ന്കൂടി പറഞ്ഞിരിക്കുകയാണ്. മേൽപ്രസ്താവിച്ച മൂന്ന് മഹാപാപങ്ങളിൽ ഒന്നാമത്തേത് ശിർക്കാണല്ലോ. യഥാർത്ഥത്തിൽ സത്യവിശ്വാസമുള്ളവരിൽ നിന്ന് ശിർക്ക് ഉണ്ടാകുവാൻ നിവൃത്തിയില്ല. ആകയാൽ, ശിർക്കിൽ നിന്ന് മോചനം ലഭിക്കേണ്ടതിനും പശ്ചാത്താപം സ്വീകരിക്കേണ്ടതിനും ഒന്നാമതായി അവന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്. തുടർന്നു പറഞ്ഞ രണ്ട് പാപങ്ങൾ (കൊലയും വ്യഭിചാരവും) ചെയ്തവന് വിശ്വാസം അടിയോടെ നഷ്ടപ്പെട്ടുവെന്ന് പറയാവതല്ലെങ്കിലും, അവന്റെ വിശ്വാസം കേവലം ദുർ∫ലമാണെന്ന് തീർച്ചയാണ്. അത്രയും ഭയങ്കരങ്ങളാണല്ലോ അവ രണ്ടും. ആകയാൽ അവന്റെ വിശ്വാസം ഒന്ന് ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഇതുകൊണ്ടായിരിക്കാം ഇവിടെ (പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത.് ഇപ്രകാരം പശ്ചാത്താപം ചെയ്തവരുടെ പാപങ്ങൾ പൊറുക്കുക മാത്രമല്ല, നൻമകളായി മാറ്റുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് വളരെ ശ്രദ്ധേയവും, ആവേശജനകവുമാകുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം? തിൻമകളെ നൻമകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ചെയ്ത പാപങ്ങൾക്ക് പുണ്യഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകൾ ഒഴിവാക്കപ്പെടുകയും പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു. കൂടാതെ, പശ്ചാത്തപിക്കുന്നതിന് മുമ്പ് ചെയ്തുവന്നിരുന്ന തിൻമയുടെ സ്ഥാനത്ത് നൻമകൾ പ്രവർത്തിച്ചു പുണ്യം നേടുവാൻ സഹായം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് ഉദ്ദേശ്യം. ശിർക്കിനും അവിശ്വാസത്തിനും വേണ്ടി അടരാടിയിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ എത്രയോ ആളുകൾ, അതിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങിയ ശേഷം തൌഹീദിനും സത്യവിശ്വാസത്തിനും വേണ്ടി അതിലുമധികം സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങൾ ധാരാളം ഇസ്ലാമിലുണ്ട്. ഉമർ (റ), ഖാലിദുബ്നുൽവലീദ് (റ) തുടങ്ങി വഹ്ശീ (റ) മുതലായവരുടെ ചരിത്രങ്ങൾ പരിശോധിച്ചു നോക്കുക. ഒരു നന്മ ചെയ്വാൻ ഒരാൾക്ക് ഉദ്ദേശ്യമുണ്ടായിട്ട് അത് പ്രവർത്തനത്തിൽ വരുത്തുവാൻ ഒരു നന്മയുടെ പ്രതിഫലം അല്ലാഹു അവന് നൽകും. അത് പ്രവർത്തനത്തിൽ വരുത്തുന്ന പക്ഷം, ചുരുങ്ങിയത് പത്തിരട്ടിയും, (പത്തു നന്മയുടെ പ്രതിഫലം) ചിലപ്പോൾ 700 ഇരട്ടി വരെയും, അതിലധികവും പ്രതിഫലം നൽകുന്നതാണ്. എന്നാൽ, ഒരാൾ ഒരു തിൻമ ചെയ്വാൻ ഉദ്ദേശിച്ചാൽ അതിന്റെ പേരിൽ യാതൊരു നടപടിയും എടുക്കപ്പെടുകയില്ല. അത് പ്രവർത്തിച്ചാൽ ഒരു തിൻമയുടെ കുറ്റം മാത്രം നൽകപ്പെടും. എന്നിങ്ങിനെ നബി ˜ ഒരു ഹദീഥിൽ അരുളിച്ചെയ്തിട്ടുള്ളതായി ഇമാം ബുഖാരിയും, മുസ്ലിമും (റ) രേഖപ്പെടുത്തിയിരിക്കുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു, എന്ന വാക്യം കൊണ്ടാണല്ലോ 70-ാം വചനം അവസാനിപ്പിച്ചിരിക്കുന്നത്. ഇത്പോലെയുള്ള സമാപനവാക്യങ്ങൾ മറ്റു പലേടത്തും കാണാം. അതിലെല്ലാം തന്നെ മേൽ ചൂണ്ടിക്കാട്ടിയത് പോലുള്ള ചില യാഥാർത്ഥ്യങ്ങളുടെ സൂചനയാണ് അടങ്ങിയിട്ടുള്ളത്. റഹ്മാന്റെ അടിയാൻമാരുടെ 7-ാമത് ഗുണം ഇതാണ്:
25:72وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ وَإِذَا مَرُّواْ بِٱللَّغۡوِ مَرُّواْ كِرَامٗا
(72) (അവർ) കൃത്രിമത്തിന് സാ ക്ഷിയാകുകയും ചെയ്യാത്തവരായിരി ക്കും: വ്യർത്ഥമായ കാര്യത്തിന രികെകൂടി പോകുന്നതായാൽ, അവർ മാന്യൻമാരായ നിലയിൽ പോകുകയും ചെയ്യുന്നതാണ്. (72) യാതൊരുകൂട്ടരുമാണ് അവർ സാക്ഷിയാവുകയില്ല, സാക്ഷി നിൽക്കുകയില്ല കൃത്രിമത്തിന്, കള്ളത്തരത്തിന് (കള്ളസാക്ഷ്യം) അവർ പോയാൽ, നടന്നാൽ വ്യർത്ഥത്തിനരികെ, അനാവശ്യത്തിനരികെ അവർ പോകുന്നതാണ്, നടക്കുന്നതാണ് മാന്യന്മാരായിട്ട് കൃത്രിമം എന്നർത്ഥം കൽപിച്ചത് "സൂർ' ( ) എന്ന പദത്തിനാണ്. അക്രമം, അനീതി, കളവ്, അസത്യം, തോന്നിയവാസം ഇത്യാദി അർത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടും. "യശ്ഹദൂന' ( ) എന്ന വാക്കിനാകട്ടെ, സാക്ഷ്യം വഹിക്കുക, സാക്ഷിപറയുക, ഹാജരാകുക, കാണുക എന്നിങ്ങിനെയും പല അർത്ഥങ്ങളുണ്ട്. കൃത്രിമമായുണ്ടാക്കപ്പെട്ട കാര്യങ്ങൾക്ക് "മുസവ്വർ' ( ) എന്ന് പറയുന്നു. ആകയാൽ, യാതൊരു അക്രമങ്ങൾക്കും, അസത്യത്തിനും അവർ അരുനിൽക്കുകയും അതിൽ ഭാഗഭാക്കാകുകയും ചെയ്കയില്ലെന്നും സിദ്ധിക്കുന്നു. "കള്ളസാക്ഷി' ( കഛസ്ലത്ഥക്കഠ ) പറയലും അത് ഏറ്റെടുക്കലും പ്രത്യേകിച്ച് അതിൽ ഉൾപ്പെടുന്നു. കള്ളസാക്ഷ്യത്തെ ഏഴ് മഹാപാപങ്ങളിൽ ഒന്നായി നബി ˜ എണ്ണിയിരിക്കുന്നത് പരക്കെ അറിയാവുന്ന താണല്ലോ. കള്ളസാക്ഷിപറഞ്ഞ ഒരാൾക്ക് നാൽപ്പത് അടിക്ക് പുറമെ, മുഖത്ത് അടയാളം വെക്കുക, തലമുടികളയിച്ചു അങ്ങാടിയിൽകൂടി നടത്തുക എന്നീ ശിക്ഷകൾ കൂടി ഉമർ(റ) നൽകുകയുണ്ടായിട്ടുണ്ടെന്ന് ചിലർ രേഖപ്പെടുത്തിക്കാണുന്നു. ( ) ക്കുറിച്ച് സൂറത്തുൽ ആദ്യഭാഗങ്ങളിൽ നാം പ്രസ്താവിച്ചിട്ടുണ്ട്. അനാവശ്യമായതും, ധാർമികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം അതിൽപെടുന്നു. മഹാനായ അബ്ദുൽ ഹക്ക്വ് ദ്ദഹ്ലവി( ) പ്രസ്താവിച്ചിട്ടുള്ളത്പോലെ ഇന്നത്തെ നൃത്തം, സിനിമ, നാടകം തുടങ്ങിയ കലാവിനോദങ്ങളെന്നപേരിലറിയപ്പെടുന്ന എല്ലാ തോന്നിയവാസങ്ങളും അവിശ്വാസികളായ ജനങ്ങളുടെ പലതരം ഉത്സവാദി കോലാഹലങ്ങളും, (മതത്തിൽ അനാചാരങ്ങൾ കടത്തി ക്കൂട്ടിയവരുടെ) പല ചടങ്ങുകളും മാമൂലുകളും - എല്ലാംതന്നെ - വർജ്ജിക്ക പ്പെടേണ്ടവയാകുന്നു. അല്ലാഹുവിന്റെ പ്രിയപ്പെട്ട ഈ അടിയാൻമാർ വ്യർത്ഥമായ കാര്യങ്ങളുടെ സമീപത്ത് കൂടി പോകുമ്പോൾ മാന്യൻമാരായ നിലയിൽ പോകുമെന്ന് പറഞ്ഞതിന്റെ താൽപര്യം; അതിൽ പങ്കെടുക്കുകയില്ലെന്ന് മാത്രമല്ല, അതിൽ താൽപര്യം തോന്നുകയോ, ശ്രദ്ധപതിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂർവ്വം തിരിഞ്ഞുപോകുമെന്നാകുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതിൽ നിന്ന് ഇത് മനിലാക്കാം: സാരം: വ്യർത്ഥമായത് കേട്ടാൽ അവർ അതിൽ നിന്നും തിരിഞ്ഞുപോകും, അവർ പറയുകയും ചെയ്യും: ഞങ്ങൾക്ക് ഞങ്ങളുടെ കർമങ്ങൾ, നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങളും! നിങ്ങൾക്ക് സലാം, ഞങ്ങൾ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല. 8-ാമത് ഗുണം ഇതാണ്:-
25:73وَٱلَّذِينَ إِذَا ذُكِّرُواْ بِـَٔايَٰتِ رَبِّهِمۡ لَمۡ يَخِرُّواْ عَلَيۡهَا صُمّٗا وَعُمۡيَانٗا
(73) (അവർ) യാതൊരു കൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ ആയത്തുകൾ ധ വേദ വാക്യങ്ങൾ പ കൊണ്ട് അവർക്ക് ഉൽബോധനം ചെയ്യപ്പെട്ടാൽ, ബധി രന്മാരും, അന്ധന്മാരുമായ നിലയിൽ അതിൻമേൽ അവർ വീഴുകയില്ല. (73) യാതൊരു കൂട്ടരുമാണ് അവർക്ക് ഉൽബോധനം ചെയ്യപ്പെട്ടാൽ, ഓർമിപ്പിക്കപ്പെട്ടാൽ ആയത്തുകൾ (വേദവാക്യങ്ങൾ)കൊണ്ട്, ലക്ഷ്യങ്ങൾകൊണ്ട്, ദൃഷ്ടാന്തങ്ങൾ മുഖേന അവരുടെ റ∫ിന്റെ അവർ വീഴുകയില്ല, നിലംപതിക്കയില്ല അതിനുമീതെ ബധിരന്മാരായി അന്ധന്മാരായും. അതായത്, അല്ലാഹുവിന്റെ ആയത്തുകൾ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തിൽ - അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളത് പോലെ - അശ്രദ്ധയും, അവഗണനയും അവർ കാണിക്കുകയില്ല., നേരെ മറിച്ച് കണ്ണും കാതും കൊടുത്തു സശ്രദ്ധം സബഹുമാനം അത് സ്വീകരിക്കുകയും ചെയ്വാൻ ആവേശപൂർവ്വം തയ്യാറാകുകയാണ് ചെയ്യുക. ചില ആളുകൾ തെറ്റിദ്ധരിച്ചത് പോലെ-അല്ലെങ്കിൽ താൽപര്യ പൂർവ്വം ദുർവ്യാഖ്യാനം ചെയ്തത്പോലെ -അല്ലാഹുവിന്റെ ആയത്തുകൾ കൊണ്ട് ഉപദേശിക് കപ്പെടുമ്പോൾ അത് കണ്ണടച്ചു വിശ്വസിക്കാതെ, വിമർശനബുദ്ധ്യാ പരിശോധിച്ചു ബോധ്യപ്പെട്ടാൽ മാത്രമേ അത് സ്വീകരിക്കുകയുള്ളൂ എന്നല്ല ഇൗ വചനത്തിന്റെ സാരം. സാധാരണക്കാർ നൽകുന്ന ഉപദേശങ്ങളിൽ ഇതാവശ്യം തന്നെ. എന്നാൽ അല്ലാഹുവിന്റെ ആയത്തുകൾ വിമർശനപൂർവ്വം പരിശോധിച്ചേ സ്വീകരിക്കാവൂ എന്ന് പറയുന്നത് കേവലം അസംബന്ധവും അതിര് കവിച്ചലുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക: സാരം : 1 യാതൊരുകൂട്ടർ മാത്രമേ നമ്മുടെ ആയത്തുകളിൽ വിശ്വസിക്കുന്നുള്ളൂ ; അവർക്ക് അവകൊണ്ട് ഉൽബോധനം ചെയ്യപ്പെട്ടാൽ അവർ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായുംകൊണ്ട് വീഴുകയും തങ്ങളുടെ റ∫ിന് സ്തോത്രം ചെയ്തുകൊണ്ട് പ്രകീർത്തനം ചെയ്യുകയും ചെയ്യുന്നതാണ്. അവർ അഹംഭാവം നടിക്കുകയുമില്ല. (സൂ:സജദഃ 15) 2. അവർക്ക് (ഇതിന് മുമ്പ് പ്രസ്താവിക്കപ്പെട്ട പ്രവാചകന്മാർക്ക്) റഹ്മാന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അവർ, സുജൂദ് ചെയ്യുന്നവരായും, കരയുന്നവരായുംകൊണ്ട് നിലം പതിക്കുന്നതാണ് (സൂ: മർയം : 58) ഇവിടെ വിമർശനത്തിനും, പരിശോധനക്കും സ്ഥാനമുണ്ടോ എന്ന് ആലോചിച്ചു നോക്കുക! സജ്ജനങ്ങളുടെ 9-ാം മത് ഗുണത്തെപ്പറ്റി അല്ലാഹു പറയുന്നു:
25:74وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا
(74) (അവർ ഇപ്രകാരം) പറഞ്ഞു കൊണ്ടിരിക്കുന്നവരുമായിരിക്കും: ഞങ്ങളുടെ റേ∫, ഞങ്ങുടെ ഭാര്യമാ രിൽ നിന്നും, സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ (മനഃ സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തൻമാർക്ക് മുമ്പന്മാ രാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!! (74) സ്വന്തം കാര്യങ്ങളിൽ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താല്പര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. കുടുംബജീവിതത്തിൽ നിന്നും, സാമൂഹ്യജീവിതത്തിൽ നിന്നും അകന്നു ഏകാന്തത സ്വീകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണല്ലോ ഇസ്ലാം ചെയ്യുന്നത്. അതുകൊണ്ട് തങ്ങളുടെ പത്നികളും സന്തതികളും സൽക്കർമികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അത്വഴി തങ്ങൾക്ക് ഇഹത്തിലും, പരത്തിലും കൺകുളിർമയും, മനഃ ന്തോഷവും കൈവരുവാനും അവർ സദാ അല്ലാഹുവോട് പ്രാർത്ഥന നടത്തും . മാത്രമല്ല, ഇസ്ലാമിക നടപടിക്രമങ്ങൾ ശരിക്കും ആചരിച്ചു വരുന്ന ഭയഭക്തന്മാർക്ക് തങ്ങളും, തങ്ങളുടെ പത്നികളും സന്താനങ്ങളും മുമ്പൻമാരായിരിക്കുവാനും-അഥവാ മാതൃകയായിരിക്കത്തക്കവണ്ണം മുന്നണിയിൽ നിൽക്കുന്നവരായിത്തീരുവാനും - അവർ പ്രാർത്ഥന ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും. നബി ˜ പറയുന്നു: മ്പപ്പഥവ ൽപ്പഞ്ഞഥ റ്റസ്ലല യ്യല (ആദമിന്റെ മകൻമനുഷ്യൻമരണപ്പെട്ടാൽ അവന്റെ കർമങ്ങൾ, മൂന്ന് കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞു പോകുന്നതാണ്. അതായത്, തനിക്കുവേണ്ടി പ്രാർത്ഥന നടത്തുന്ന മക്കൾ, തന്റെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്, സ്ഥായിയായ ദാനധർമം എന്നിവ (മു) റഹ്മാന്റെ അടിയാൻമാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങൾ വിവരിച്ചശേഷം അവർക്ക് നൽകപ്പെടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് തുടർന്നു പറയുന്നു:- പ്രാർത്ഥനകളിൽ കഴിവതും, ഹദീഥിലും കാണപ്പെടുന്ന പ്രാർത്ഥനാ വാക്യങ്ങൾ തന്നെ ഉപയോഗിക്കുന്നത് നല്ലതാണ്.
25:75–76أُوْلَـٰٓئِكَ يُجۡزَوۡنَ ٱلۡغُرۡفَةَ بِمَا صَبَرُواْ وَيُلَقَّوۡنَ فِيهَا تَحِيَّةٗ وَسَلَٰمًا
خَٰلِدِينَ فِيهَاۚ حَسُنَتۡ مُسۡتَقَرّٗا وَمُقَامٗا
(75) അവർ സഹിച്ചതിന്റെ ഫലമായി അവർക്ക് മണിമേടകൾ പ്രതിഫലം നൽകപ്പെടുന്നതാണ്: അഭിവാദ്യത്തോടും, സമാധാന സന്ദേശത്തോടും (കൂടി) അതിൽ വെച്ച് അവർ എതിരേൽക്കപ്പെടു കയും ചെയ്യുന്നതാണ്. (76) അതിൽ അവർ നിത്യവാ സികളായ നിലയിലായിരിക്കും (വസിക്കുക) വളരെ നല്ല ഭവനവും, പാർപ്പിടവും! (75) അക്കൂട്ടർ, അവർ അവർക്ക് പ്രതിഫലം നൽകപ്പെടും ഉന്നതമാളിക, മണിമാടം അവർ സഹിച്ചതുകൊണ്ട്, ക്ഷമിച്ചത് നിമിത്തം അവർ എതിരേൽക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും അതിൽവെച്ച് അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം സമാധാനസന്ദേശമായും, (76) നിത്യവാസികളായ നിലയിൽ, ശാശ്വതരായിട്ട് അതിൽ വളരെ നല്ലതാണ്, എത്ര നല്ലത് താവളം, ഭവനം പാർപ്പിടവും അവർ ഒരിക്കലും അതിൽ നിന്ന് പുറത്ത് പോകേണ്ടിവരികയോ, അതിൽവെച്ച് മരണമടയുകയോ ചെയ്യുന്നതല്ല. അവർ സ്വർഗത്തിൽ ശാശ്വതരായിരിക്കും. വസിക്കുവാനും സുഖിക്കുവാനും അതിൽപരം നല്ല ഭവനം വേറെയൊന്നില്ല എന്ന് സാരം. നരകശിക്ഷയിൽ നിന്ന് തങ്ങളെ ഒഴിവാക്കുവാനായി ഇവർ ചെയ്യുന്ന നരകം വളരെ മോശപ്പെട്ട ഭവനവും, പാർപ്പിടവുമാണെന്ന് പ്രസ്താവിച്ചിരുന്നുവല്ലോ. അതുകൊണ്ട് അതിന്ന് നേരെ വിപരീതമായി സ്വർഗത്തിലെ മണിമാടങ്ങൾ വളരെ നല്ല ഭവനങ്ങളും വളരെ നല്ല പാർപ്പിടങ്ങളുമാണെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിച്ചിരിക്കുകയാണ്. അവസാനമായി, അവിശ്വാസികൾക്ക് കനത്ത ഒരു താക്കീത് നൽകുവാൻ നബിയോട് കൽപിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു.
25:77قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّي لَوۡلَا دُعَآؤُكُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ يَكُونُ لِزَامَۢا
(77) (നബിയേ) പറയുക: നിങ്ങളുടെ പ്രാർത്ഥന ഇല്ലെങ്കിൽ എന്റെ റ∫് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്? (ഒന്നും വകവെക്കാനില്ല) എന്നാൽ, നിങ്ങൾ തീർച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാൽ, വഴിയെ അത് (താക്കീത് ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമാ യിരിക്കുന്നതാണ്. (77) നീ പറയുക എന്ത് വകവെക്കുവാനാണ്, വില കൽപിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല നിങ്ങളെപ്പറ്റി എന്റെ റ∫് നിങ്ങളുടെ പ്രാർത്ഥന ഇല്ലെങ്കിൽ, വിളിക്കൽ ഇല്ലെങ്കിൽ എന്നാൽ, തീർച്ചയായും നിങ്ങൾ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു ആകയാൽ, വഴിയെ അതായിത്തീരും, ആകും അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത്. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ വചനത്തിന്റെ ഉദ്ദേശ്യം വിവരിക്കുന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഓരോന്നിന്റെയും ചുരുക്കം ഇപ്രകാരമാകുന്നു: 1) നിങ്ങൾ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നുവെന്ന് മാത്രമല്ല, അവരോട് പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. അല്ലാഹുവിനോടല്ലാതെയുള്ള ഈ പ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ വളരെയൊന്നും വകവെക്കുമായിരുന്നില്ല; ഇത്ര ഗൗരവത്തോടെ വീക്ഷിക്കുകയും ചെയ്യുമായിരുന്നില്ല. നിങ്ങളാണെങ്കിൽ ഇതിനും പുറമെ സത്യപ്രബോധനത്തെ കളവാക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, നിങ്ങൾക്ക് ശിക്ഷ അനിവാര്യമായി രിക്കുന്നു. അത് താമസിയാതെ സംഭവിക്കുകയും ചെയ്യും. 2) നിങ്ങൾ ആരാധനയിലും പ്രാർത്ഥനയിലും ശിർക്ക് ചെയ്തു കൊണ്ടിരിക്കുന്നവരാണ്. എങ്കിലും ചുരുക്കം ചില സന്നിഗ്ധഘട്ടങ്ങളിലെങ്കിലും അല്ലാഹുവിനോട് നിങ്ങൾ നിഷ്കളങ്കമായി പ്രാർത്ഥന ചെയ്യാറുണ്ട്. അതുകൊണ്ടാണ് അവൻ നിങ്ങളെ ഇപ്പോൾ ശിക്ഷിക്കാത്തത്. എന്നാൽ, നിങ്ങൾ സത്യത്തെ കളവാക്കി നിഷേധിച്ചിരിക്കകൊണ്ട് ശിക്ഷ നിങ്ങൾക്ക് അധികം താമസിയാതെ അനുഭവപ്പെടുകതന്നെ ചെയ്യും. അതിന് ഒഴിവുണ്ടാകുകയില്ല. (കപ്പൽ യാത്രകളിൽ വെച്ചും മറ്റും കഠിനമായ ആപൽഘട്ടം നേരിടുമ്പോൾ ബഹുദൈവാരാധകരായ മുശ്രിക്കുകൾ, അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചു പ്രാർത്ഥിക്കാതെ, അല്ലാഹുവിനോട് തന്നെ നിഷ്കളങ്കമായ പ്രാർത്ഥന നടത്തുമെന്നും, ആപത്ത് നീങ്ങി രക്ഷപ്പെട്ടാൽ വീണ്ടും പഴയപടി ശിർക്ക് പ്രവർത്തിക്കുന്നതാണെന്നും പലേടത്തും പ്രസ്താവിച്ചിട്ടുള്ളത് ( ) ഇവിടെ സ്മരണീയമാണ്. മനുഷ്യൻ പൊതുവിൽ എത്രതന്നെ ധിക്കാരം പ്രവർത്തിച്ചാലും ഇടയ്ക്കെങ്കിലും ചിലർ അല്ലാഹുവിനെ വിളിച്ചും പ്രാർത്ഥിച്ചും വരുന്നത് കൊണ്ടാണ് അവൻ അവരെ ഒന്നാകെ ശിക്ഷിച്ചു നശിപ്പിക്കാത്തത് എന്നത്രെ ഇതിലടങ്ങിയ തത്വം. അല്ലാ ഹുവേ, (മുഹമ്മദ് പ്രബോധനം ചെയ്യുന്ന) ഇതാണ് നിന്റെ പക്കൽനിന്നുള്ള യഥാർത്ഥ (സത്യ)മെങ്കിൽ, നീ ഞങ്ങളുടെ മേൽ കല്ലുമഴ വർഷിപ്പിച്ചേക്കുക, അല്ലെങ്കിൽ ഞങ്ങൾക്ക് വേദനയേറിയ വല്ല ശിക്ഷയും കൊണ്ടു വന്നേക്കുക ! എന്ന് ധൈര്യസമേതം പ്രാർത്ഥിക്കുവാൻ മാത്രം ധിക്കാരികളായ മുശ്രിക്കുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക (നബിയേ, നീ അവരിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുവാൻ തയ്യാറില്ല, അവർ പാപമോചനം തേടാറുള്ള സ്ഥിതിക്കും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല എന്ന് സാരം) നബി തിരുമേനി ˜ ഇപ്രകാരം പറയുന്നു: ർൾയഞഞ്ചഖവ (നിങ്ങൾക്ക് സഹായം ലഭിക്കുന്നതും, ആഹാരം നൽകപ്പെടുന്നതും നിങ്ങളുടെ അബലൻമാർ നിമിത്തമല്ലാതെ മറ്റു വല്ലതുകൊണ്ടുമാണോ?) ഇൗ തത്വം ഒരു കവി മനുഷ്യലോകത്തെ നോക്കിപ്പറഞ്ഞതെത്ര വാസ്തവം! ഹഗ്നിട്ടൃച്ഛുക്കഡിവ ള്ളുമീറ്റിഹ്നിഞ്ഞൃത്ഥിലിവ സാരം: അല്ലാഹുവിന് (കുമ്പിട്ട് നമസ്കാരകർമം) ചെയ്തുവരുന്ന ചില വൃദ്ധൻമാരും, അനാഥകളിൽപെട്ട മുലകുടി പ്രായക്കാരായ ചില ശിശുക്കളും, മരുഭൂമിയിൽ അവഗണിക്കപ്പെട്ടു മേഞ്ഞു നടന്നുകൊണ്ടിരിക്കുന്ന കുറെ ജീവജന്തുക്കളും ഇല്ലായിരുന്നുവെങ്കിൽ (മനുഷ്യലോകമേ) നിങ്ങളുടെമേൽ വളരെ വേദനപ്പെട്ട ശിക്ഷചൊരിയപ്പെടുമായിരുന്നു! ( ) സൂ: 63, 64 ; നഹ്ൽ 53,54 ; യൂനുസ് 22,23 മുതലായവയിൽ കാണാം. നിങ്ങളുടെ പ്രാർത്ഥന എന്ന് അർത്ഥം കല്പിച്ചുകൊണ്ടാണ് മേൽകണ്ട വ്യാഖ്യാനങ്ങൾ ഉള്ളത്. എന്നാൽ അസ്ലഥഛ എന്ന വാക്കിന് വിളി, ക്ഷണം എന്നും അർത്ഥമുണ്ട്. ഇൗ അർത്ഥം കൽപ്പിച്ചുകൊണ്ടാണ് മൂന്നാമത്തെ വ്യാഖ്യാനം. അതിങ്ങിനെയാണ്: റസൂൽ നിങ്ങളെ തൌഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ ഇൗ പ്രബോധനകൃത്യം നിലവിൽ നടന്നുകൊണ്ടിരിക്കയുമാണ്. അതില്ലായിരുന്നുവെങ്കിൽ, അല്ലാഹു നിങ്ങളെപ്പറ്റി ഒട്ടും വില വെക്കുമായിരുന്നില്ല. നിങ്ങൾ പ്രബോധനത്തെ കളവാക്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് നിങ്ങൾ ശിക്ഷക്ക് അവകാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാൽ, അത്വഴിയെ അനുഭവപ്പെടുന്നതുമാണ്. മേൽകണ്ട മൂന്നഭിപ്രായങ്ങൾക്ക് പുറമെ വേറെയും ചില അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ പറഞ്ഞു കാണുന്നു. ഏതായാലും ഇത്രയും ചെറിയ ഒരു വചനം, പരസ്പര വൈരുദ്ധ്യം ഇല്ലാത്തതും, സാരവത്തായതുമായ പല വ്യാഖ്യാനങ്ങൾക്കും ഇടം നൽകത്തക്കവണ്ണം വിശാലമായ അർത്ഥം ഉൾക്കൊള്ളുന്നത് വിശുദ്ധ ഒരു പ്രത്യേകത തന്നെയാകുന്നു. പ ധ