Muhammad Amani Moulavi (d. 1987) · Surah 22 · 78 verses
22:1–2يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡۚ إِنَّ زَلۡزَلَةَ ٱلسَّاعَةِ شَيۡءٌ عَظِيمٞ
يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ
ആമുഖം: ധ 52 മുതൽ കൂടിയ ആയത്തുകൾ മക്കയുടെയും മദീനയുടെയും ഇടയ്ക്കുവെച്ച് അവതരിച്ചതും, ബാക്കി മദീനയിൽ അവതരിച്ചതാണെന്നും, 19 മുതൽ 24 കൂടിയ വച നങ്ങളൊഴിച്ച് ബാക്കി മദീനയിൽ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്. മി ക്ക വാറും വചനങ്ങൾ മദനിയും, ബാക്കി മക്കിയും ആണെന്ന് പറയുന്നതായിരിക്കും കൂടു തൽ ശരിയായിട്ടുള്ളത്. പ വചനങ്ങൾ 78 - വിഭാഗം 10 ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ മൊത്തത്തിൽ മൂന്നാകുന്നു: 1. മരണാനന്തര ജീവിതത്തെക്കുറിച്ച്. 2. ഹജ്ജിനെയും "മസ്ജിദുൽഹറാമി'നെയും സംബ ന്ധിച്ച്. 3. യുദ്ധം, അക്രമകാരികളുടെ നാശം, സ്രഷ്ടാവിന്റെ അസ്തിത്വം, വിഗ്രഹാദി ദൈവങ്ങളുടെ ദുർ∫ലത മുതലായ പൊതുകാര്യങ്ങളെ സംബന്ധിച്ച്. പരമ കാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ തിരുനാമ ത്തിൽ.
(1) ഹേ, മനുഷ്യരേ! നിങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുവിൻ! നിശ്ച യമായും, അന്ത്യസമയത്തിലെ (ലോകാവസാനഘട്ടത്തിലെ) പ്രക മ്പനം വമ്പിച്ച ഒരു കാര്യമത്രെ! (2) നിങ്ങൾ അത് കാണുന്ന ദിവ സം, മുല കൊടുക്കുന്ന ഓരോ സ്ത്രീയും അവൾ മുലകൊടുക്കുന്ന തിനെ (ശിശുവിനെ) ക്കുറിച്ച് അശ്രദ്ധ യിലായിത്തീരും; സ്ത്രീയും അവളുടെ ഗർഭം പ്രസവിച്ചു പോകു കയും ചെയ്യുന്നതാണ്! ജനങ്ങളെ മത്തന്മാരായി നിനക്ക് കാണാം. (വാസ്തവത്തിൽ) അവർ മത്തൻമാ രേയല്ല; പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ കഠിനമായതത്രെ! (1) ഹേ മനുഷ്യരേ നിങ്ങൾ ഭയപ്പെടുവിൻ, സൂക്ഷിക്കുവിൻ നിങ്ങളുടെ രക്ഷിതാവിനെ നിശ്ചയമായും കുലുക്കം, പ്രകമ്പനം അന്ത്യസമയത്തിന്റെ, അന്ത്യഘട്ടത്തിന്റെ വമ്പിച്ച ഒരു കാര്യമാണ്. (2) നിങ്ങളത് കാണുന്ന ദിവസം അശ്രദ്ധയിലാകും, അന്തം വിട്ടുപോകും എല്ലാ മുല കൊടുക്കുന്നവളും അവൾ മുല കൊടുക്കുന്നതിനെ (ശിശുവിനെ) ക്കുറിച്ച് പ്രസവിക്കുകയും ചെയ്യും എല്ലാ ഗർഭവതി യും, ഗർഭമുള്ളവളും അവളുടെ ഗർഭത്തെ നീ കാണും, നിനക്ക് കാണാം മനുഷ്യരെ മത്തൻമാരായി അവരല്ല, അവരല്ലതാനും മത്തൻമാർ, മത്തുപിടിച്ചവർ പക്ഷേ, എങ്കിലും അല്ലാഹുവിന്റെ ശിക്ഷ കഠിനമായതാണ് ലോകാവസാനകാലത്ത് സംഭവിക്കുന്ന അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളാ കുന്നു ഇവിടെ പ്രകമ്പനം അഥവാ കുലുക്കം കൊണ്ടുദ്ദേശ്യം. അതിന്റെ കാഠി ന്യവും, ഗൗരവവും നിമിത്തം ശിശുക്കൾക്ക് മുലകൊടുക്കുന്ന മാതാക്കൾ അവരുടെ സ്വന്തം ദേഹത്തെക്കാൾ സ്നേഹിക്കുന്ന അരുമക്കുഞ്ഞുങ്ങളുടെ കാര്യംപോലും മറ ന്നുപോകും. ഗർഭിണികളായ സ്ത്രീകൾ സമയമെത്താതെതന്നെ പെട്ടെന്ന് പ്രസവിച്ചു പോകും. മനുഷ്യരെല്ലാം ലഹരിപിടിച്ച മത്തൻമാരെപ്പോലെ എന്തെന്നില്ലാത്തവണ്ണം പരി ഭ്രാന്തരായിത്തീരും. ക്വബ്റുകളിൽ നിന്ന് എഴുന്നേല്പിക്കപ്പെടുന്നതിന്റെ മുമ്പത്തെ സ്ഥിതിതന്നെ ഇതാണെങ്കിൽ, അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും സ്ഥിതിഗ തികളും എത്രമേൽ ഭയാനകമായിരിക്കും?! അല്ലാഹു കാക്കട്ടെ! ആമീൻ. ബനൂമുസ്ത്വ ലക്വ് ( ) യുദ്ധകാലത്താണ് ഈ ആയത്ത് അവതരിച്ചതെന്നും, നബി ˜ അത് സ്വഹാബികൾക്ക് ഓതിക്കേൾപ്പിച്ചപ്പോൾ അവർ, മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്ര അധികം കരയുകയുണ്ടായെന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
22:3–4وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ
كُتِبَ عَلَيۡهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهۡدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ
(3) യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ കാര്യത്തിൽ തർക്കി എല്ലാ (തരം) പിശാചിനെയും പിൻപറ്റു കയും ചെയ്യുന്ന ചിലർ മനുഷ്യരിലു ണ്ട്. (4) തന്നെ ആർ കാര്യകർത്താവാ ക്കിയോ അവനെ വഴിപിഴപ്പിക്കുക യും, ജ്വലിക്കുന്ന നരകശിക്ഷയി ലേക്ക് നയിക്കുകയും ചെയ്യുന്നതാ ണെന്ന് അവനെ (പിശാചിനെ)ക്കു റിച്ച് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. (അതിൽ മാറ്റം വരുകയില്ല.) (3) മനുഷ്യരിലുണ്ട് ചിലർ അവൻ തർക്കിക്കും അല്ലാ ഹുവിൽ, അല്ലാഹുവിന്റെ കാര്യത്തിൽ യാതൊരു അറിവും കൂടാതെ പിൻപറ്റുകയും ചെയ്യും എല്ലാ പിശാചിനെയും ധിക്കാരശീലനായ (4) രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, നിശ്ചയിക്കപ്പെട്ടിരിക്കുന്നു അവനെപ്പറ്റി, അവന്റെ പേരിൽ അവനാണെന്ന് അവനെ ആർ കാര്യകർത്താവാക്കിയോ എന്നാൽ അവൻ അവനെ വഴി പിഴപ്പിക്കുന്നതാണെന്ന് അവനെ നയി ക്കുകയും ചെയ്യും, അവന് വഴി കാണിക്കയും ചെയ്യും ശിക്ഷയിലേക്ക് ജ്വലിക്കുന്ന നരകത്തിന്റെ അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ, അവന്റെ ശക്തിമാഹാത്മ്യങ്ങളെക്കുറിക്കുന്ന മഹൽഗുണങ്ങൾ, അവന്റെ മതകാര്യങ്ങൾ ആദിയായവയെല്ലാം "അല്ലാഹുവിന്റെ കാര്യ' ത്തിൽ ഉൾപ്പെടുന്നു. സത്യവിശ്വാസം, സദാചാരം, ധാർമികബോധം മുതലായവ യിൽനിന്ന് മനുഷ്യരെ അകറ്റി നിറുത്തുവാൻ പരിശ്രമം നടത്തുക, നിർമതനിരീശ്വര സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിർത്തു വാൻ യത്നിക്കുക, ശരിയായ അറിവോ ലക്ഷ്യമോ ന്യായമോ കൂടാതെയുള്ള തർക്ക ങ്ങൾ നടത്തുക, സത്യത്തിലും ലക്ഷ്യത്തിലും സംശയം ജനിപ്പിക്കുന്ന വിമർശനങ്ങൾ നടത്തുക എന്നിങ്ങനെയുള്ള ദു മ്പ്രദായക്കാരായ ഏതുതരം മനുഷ്യവർഗത്തിൽപെട്ടവരാകട്ടെജിന്നുവർഗത്തിൽപ്പെട്ടവരാകട്ടെപിൻതുടരുന്നവരെ ഈ വചനം ശക്തിയായി താക്കീത് ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടു ന്നതും, ഇത്തരക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും ഇഹലോകത്ത് ദുർമാർഗത്തെയും, പരലോകത്ത് നരകശിക്ഷയെയും മാത്രമാണ് പ്രദാനം ചെയ്യുക എന്നും അത് ചൂണ്ടി ക്കാട്ടുന്നു. 8-ാം വചനത്തിൽ കൂടുതൽ വിവരം കാണാം. സത്യവും ലക്ഷ്യവും മറച്ചുകൊണ്ടോ, അവയെ ചോദ്യം ചെയ്തുകൊണ്ടോ തർക്ക ത്തിനും, വിമർശനത്തിനും മിനക്കെടുന്നവർ ധിക്കാരശീലൻമാരായ പിശാചുക്കൾ ( ) തന്നെ. ലക്ഷ്യവും യാഥാർത്ഥ്യവും അറിയുവാൻ ശ്രമിക്കാതെ അതിന് വഴങ്ങുന്നവർ, അവരെ പിൻപറ്റിനടക്കുന്ന അനുയായികളുമാകുന്നു. സത്യം വെളിപ്പെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ വാഗ്വാദം നടത്തുന്നതിന് വിരോധമി ല്ലെന്നുമാത്രമല്ല, അത് ആവശ്യവും കൂടിയായിരിക്കും. സത്യം വെളിപ്പെട്ടാൽ ഉടനെ അത് സ്വീകരിക്കുകയും, ലക്ഷ്യത്തെ പരാജയപ്പെടുത്തുവാൻ മാർഗം അന്വേഷിക്കാതി രി ക്കുകയും ചെയ്യുന്നത് നല്ല തർക്കത്തിന്റെ ലക്ഷണമാകുന്നു. നബി ˜ അരുളിച്ചെയ്ത ഒരു ഹദീഥ് ഇവിടെ ശ്രദ്ധേയമാകുന്നു: ഏതൊരു ജനതയും, നേർമാർഗത്തിലായിരുന്നതിന് ശേഷം, അവരിൽ തർക്കം നൽക പ്പെട്ടിട്ടല്ലാതെ വഴിപിഴക്കാറില്ല എന്ന് സാരം.
22:5يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ
(5) ഹേ, മനുഷ്യരേ! (മരണശേ ഷം) ഉയിർത്തെഴുന്നേല്പിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആ ലോചിച്ചു നോക്കുക): നിശ്ചയമാ യും, നിങ്ങളെ നാം മണ്ണിൽ നിന്നും, പിന്നീട് ഇന്ദ്രിയത്തുള്ളിയിൽനിന്നും, പിന്നെ രക്തപിണ്ഡത്തിൽനിന്നും, പിന്നീട് ശരിയായ രൂപം നൽകപ്പെ ട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചു: നിങ്ങൾക്ക് (നമ്മുടെ സൃഷ്ടി മാഹാത്മ്യം) വ്യക്തമാക്കി ത്തരുവാൻവേണ്ടി(യാണ് അങ്ങനെ ചെയ്തത്). നാം ഉദ്ദേശിക്കുന്നതിനെ നിർണ യിക്കപ്പെട്ട ഒരവധിവരെ ഗർഭാശയങ്ങ ളിൽ നാം താമസിപ്പിക്കുന്നു; പിന്നീ ട്, നിങ്ങളെ ശിശുക്കളായി നാം പുറ ത്തുകൊണ്ടുവരുന്നു; പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണദശ പ്രാപിക്കും വരെയും (വളർത്തിക്കൊണ്ടുവരു ന്നു). നിങ്ങളിൽ (നേരത്തെ) മരണമ ടയുന്നവരുണ്ട്; അറിവുണ്ടായിരുന്ന തിന് ശേഷം (അത് നഷ്ടപ്പെട്ട്) യാതൊന്നും അറിയാതായിത്തീരു മാറ് ഏറ്റവും ദുർ∫ലാ വസ്ഥ വരേക്കും ഒഴിവാക്കിവിടപ്പെടു ന്നവരും നിങ്ങളിലുണ്ട്. നീ കാണുന്നു; എന്നിട്ട് അതിൻമേൽ നാം (മഴ)വെള്ളം ഇറക്കിയാൽ അത് (ചൈതന്യം പൂണ്ട്) സ്ഫുരിച്ചുവരി കയും, ചീർക്കുകയും ചെയ്യുന്നു; കൗതുകമുള്ള എല്ലാ (സസ്യ) ഇണ കളെയും അത് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു! (5) ഹേ മനുഷ്യരേ നിങ്ങളാണെങ്കിൽ വല്ല സംശയ ത്തിലും ഉയിർത്തെഴുന്നേൽപിനെ (രണ്ടാമത്തെ ജീവിതത്തെ)പ്പറ്റി എന്നാൽ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു മണ്ണിൽനിന്ന്, മണ്ണിനാൽ പിന്നെ ഇന്ദ്രിയത്തുള്ളിയിൽനിന്നും പിന്നെ രക്തപിണ്ഡത്തിൽ അള്ളിപ്പിടിക്കുന്നതിൽ നിന്നും പിന്നെ മാംസ പിണ്ഡത്തിൽ നിന്നും രൂപം നൽകപ്പെട്ടതായ രൂപം നൽകപ്പെ ടാത്തതുമായ നാം വ്യക്തമാക്കിത്തരുവാൻവേണ്ടി നിങ്ങൾക്ക് നാം താമസിപ്പിക്കുന്നു ഗർഭാശയങ്ങളിൽ നാം ഉദ്ദേശിക്കുന്നതിനെ ഒരു അവധിവരെ നിർണയിക്കപ്പെട്ട പിന്നീട് നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്നു ശിശുവായി, ശിശുക്കളായി പിന്നീട് നിങ്ങൾ എത്തുന്നതുവരെയും, എത്തുവാൻവേണ്ടിയും നിങ്ങളുടെ പൂർണ ദശ, നിങ്ങളുടെ ഏറ്റവും ശക്തിയായ അവസ്ഥ നിങ്ങളിലുണ്ട് മരണമടയുന്നവർ നിങ്ങളിലുണ്ട് ഒഴിവാക്കി വിടപ്പെടുന്നവർ, ആക്ക പ്പെടുന്നവർ ഏറ്റവും ദുർ∫ലാവസ്ഥവരെ, ഏറ്റവും താണ നിലവരെ അവൻ അറിയാതിരിക്കുവാൻ (അറിയാതിരിക്കുമാറ്) അറിവിന് (അറിവുണ്ടായതിന്) ശേഷം യാതൊന്നും നിനക്ക് കാണാം, നീ കാണുന്നു ഭൂമിയെ വരണ്ടതായി, അടങ്ങിക്കിടക്കുന്ന തായി എന്നിട്ട് നാം ഇറക്കിയാൽ അതിൻമേൽ, അതിൽ വെള്ളം (മഴ) അത് സ്ഫുരിക്കുന്നു, ഇളകുന്നു അത് ചീർക്കുകയും ചെയ്യു ന്നു, പൊന്തുകയും ചെയ്യുന്നു അത് ഉൽപാദിപ്പിക്കുകയും (മുളപ്പിക്കുക യും) ചെയ്യുന്നു എല്ലാ ഇണകളെയും കൗതുകമുള്ള, അഴകുള്ള മരണാനന്തരജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോട്, തങ്ങളുടെ സ്വന്തം സൃഷ്ടിയുടെ ആരംഭം മുതൽ മരണംവരെയുള്ള അവസ്ഥാവിശേഷങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാൻ അല്ലാഹു കൽപിക്കുന്നു. അപ്രകാരം, അവരുടെ ആദ്യസൃഷ്ടി യുടെ കർത്താവായ അല്ലാഹുവിന് അവരെ ജീവിപ്പിക്കുവാൻ നിശ്ചയമായും കഴിവു ണ്ടെന്നും, അനേകം സ്ഥിതിമാറ്റങ്ങൾക്ക് വിധേയരാകുന്നതിൽ അസാംഗത്യമൊന്നുമി ല്ലെന്നും അപ്പോഴവർക്ക് മനിലാക്കുവാൻ കഴിയും. മനുഷ്യന്റെ ഉഗ്ഗവം മുതൽ മര അവന്റെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റ ങ്ങൾ വാസ്തവത്തിൽ കണക്കറ്റതാകുന്നു. എങ്കിലും അവയിൽ പ്രധാനമായ ഏഴ് അവ സ്ഥകളെക്കുറിച്ചാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. 1-ാമത്തേത്: അവന്റെ തുടക്കം മണ്ണിൽനിന്നാകുന്നു ( മനുഷ്യന്റെ ആദ്യ പിതാവായ ആദം നബി (അ)യെ അല്ലാഹു സൃഷ്ടിച്ചതും, ഇന്ദ്രിയത്തിൽ അടക്കം ചെയ്ത മനുഷ്യബീജത്തിന്റെ ഉഗ്ഗവവും മണ്ണിൽനിന്നാണല്ലോ. മണ്ണിൽനിന്നും ജല ത്തിൽനിന്നുമായി ഉൽപാദിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് ആദ്യം രക്തവും പിന്നീട് ശുക്ളവും ഉണ്ടാകുന്നു. 2-ാമത്തേത്: ശുക്ളബീജത്തിൽ നിന്ന് തുടങ്ങുന്നു ( ശുക്ളജലത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നു. താമസിയാതെ, അതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചെറിയ രൂപത്തിലേക്ക് അത് നീങ്ങുന്നു. 3-ാമത്തേത്: അനന്തരം അത് ഗർഭാശയഭിത്തികളിൽ അള്ളിപ്പിടിക്കുന്ന ഒരു രക്ത ക്കട്ട ( ഗ്നദ്ധപ്പഥ )യായി മാറുന്നു. 4-ാമത്തേത്: അല്പദിവസത്തിനകം അത് മാംസപിണ്ഡമായി ( ഗ്നൺക്ക ല ) മാറുന്നു. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ 4-ാമത്തെ ഈ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയി ലായി വിവരിക്കുന്നു; ശരിയായ രൂപം നൽകപ്പെട്ടതും അല്ലാത്തതും ( എന്ന പദം രണ്ട് മൂന്ന് തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അതായത്: രൂപവും അവയവങ്ങളും, ഇന്ദ്രിയശക്തികളുമെല്ലാം പൂർത്തിയായി നൽകപ്പെട്ടത് എന്നും, ജീവ നോടുകൂടി പ്രസവിക്കപ്പെടത്തക്കവണ്ണം പൂർണനില നൽകപ്പെട്ടത് എന്നും, മനുഷ്യ രൂപം പൂർത്തിയായി നൽകപ്പെട്ടത് മൂന്ന് വിധത്തിൽവ്യാഖ്യാനിക്ക പ്പെട്ടുകാണാം. രൂപം നൽകപ്പെടാത്തത് ( ഗ്നദ്ധപ്പത്മ ഹ്മദ ) എന്ന വാക്കിന്റെ ഉദ്ദേശ്യവും ഇത നുസരിച്ച് വ്യാഖ്യാനിക്കപ്പെടാം. ഏതഭിപ്രായം നാം സ്വീകരിച്ചാലും, മേൽപറഞ്ഞ നാല് ഘട്ടങ്ങളിൽവെച്ച് കൂടുതൽ സമയം പിടിക്കുന്നത് ഈ നാലാമത്തെ ഘട്ടത്തിലാകു ന്നു. ഗർഭസ്ഥശിശുവിന്റെ പൂർണതയും അപൂർണതയും നിർണയിക്കപ്പെടുന്നതും, ആകൃതിയും പ്രകൃതിയും നൽകപ്പെടുന്നതും ഈ ഘട്ടത്തിലാകുന്നു. അങ്ങനെ കുറ ച്ചുമാസങ്ങളോളം ആ ശിശു ഗർഭാശയലോകത്ത് വെച്ച് വളർത്തപ്പെടുന്നു. അനുനി മിഷം അതിന് വേണ്ടുന്ന എല്ലാ ശുശ്രൂഷകളും അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ഹസ്തം നടത്തിക്കൊണ്ടിരിക്കുന്നു. വളരുവാനും, വികസിക്കുവാനും, ഭക്ഷണപാനീയ ങ്ങൾക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും അവിടെ അത് ശരിപ്പെടുത്തിക്കൊടുക്കു ന്നു. ഇത്രയും കാലത്തെ ജീവിതത്തെപ്പറ്റി മനുഷ്യന് വേഗം കണ്ടറിയുക സാദ്ധ്യമല്ലെങ്കിലും, അവന് അത് നിഷേധിക്കുവാൻ സാദ്ധ്യമല്ല. ഇതിനെപ്പറ്റി മാത്രം ആലോചിക്കുന്നതായാൽ അല്ലാഹുവിന്റെ ശക്തിമാ ഹാത്മ്യവും, അവന്റെ സൃഷ്ടിവൈഭവവും മനുഷ്യന് മനിലാക്കുവാൻ പ്രയാസവു മില്ല. അതുകൊണ്ടാണ് ഇത്രയും സംഗതികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് (നിങ്ങൾക്ക് വ്യക്തമാക്കിത്തരുവാൻ വേണ്ടി) എന്ന് അല്ലാഹു പറയുന്നത്. ഡോക്ടർ എ. സി. സെൽമൺ, ങ. അദ്ദേഹത്തിന്റെ "ആരോഗ്യവും ദീർഘാ ഗ്രമ്ലത്തിൽ ( ) പറയുന്ന ചില സംഗതികൾ ഉദ്ധരിക്കുന്നത് ഇവിടെ സന്ദർഭോചിതമായിരിക്കും:- "ഒരു സ്ത്രീ ഗർഭം ധരിച്ചുകഴിഞ്ഞാലുടൻതന്നെ, കടുക് മണിയെക്കാൾ ചെറുതായ അണ്ഡം (ഇതിന്റെ വ്യാസം ഒരു അംഗുലത്തിന്റെ നൂറ്റി ഇരുപത്ത ഞ്ചിൽ ഒരു ഭാഗം മാത്രമാണ്.) വളരുവാൻ തുടങ്ങുന്നു. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ അതിനൊരു മൽബറി ( അമറാത്തി) പഴത്തിന്റെ ആകൃതിയും, ഏകദേശം അത്രത്തോളം വലിപ്പവും ഉണ്ടാകുന്നു. നാലാഴ്ചകൊണ്ട് അതൊരു പ്രാവിന്റെ മുട്ടയോളമാകുന്നു. രണ്ടാം മാസാവസാനത്തോടുകൂടി ഒരു കോഴിമുട്ടയോളം വലിപ്പമുണ്ടാകുകയും, ഒരു മനുഷ്യശരീരത്തിന്റെ ആകൃതി ഉണ്ടായിത്തുടങ്ങുകയും ചെയ്യും. ഗർഭാശയത്തിന്റെ ഉൾഭാഗത്തോട് അതിനെ ബന്ധിച്ചിരിക്കുന്ന ഏതാനും രക്തനാഡികൾ ഉണ്ട്. മാതാവ് ഭക്ഷിച്ചു ദഹിക്കുന്ന ഭക്ഷണങ്ങൾ അവളുടെ രക്തനാഡികൾവഴി ഗർഭശിശുവിലേക്ക് കടന്നുചെല്ലുന്നു.' "ഒരു മൽബറിപ്പഴത്തെപ്പോലെ കാണപ്പെടുന്ന ചെറുപിണ്ഡം വളർന്നു 206 അസ്ഥി കളും, 500ൽപരം മാംസപേശികളും, കണ്ണ്, ചെവി, ഹൃദയം, തലച്ചോറ് മുതലായ അവ യവങ്ങളും ഉള്ള ഒരു മനുഷ്യശരീരമായിത്തീരുന്നു എന്നുള്ളത് അത്യഗ്ഗുതകരമായ ഒരു സംഗതി തന്നെ! മനുഷ്യനെ സൃഷ്ടിച്ചതും ആ ചെറുപിണ്ഡം വളർന്നു ഒരു പുതിയ പരിപൂർണ ശരീരമായിത്തീരുവാനിടയാക്കുന്നതും സർവ്വശക്തനായ ദൈവം തന്നെയാണെന്നുള്ളതിന് ഇത് വേറൊരു തെളിവത്രെസ്ലസ്ല.' "നാലാം മാസാന്ത്യത്തിൽ ശിശുവിന് അഞ്ചംഗുലം നീളമുണ്ടായിരിക്കും, ആറുമാസം കഴിയുമ്പോൾ അതിന് രണ്ടരറാത്തൽ ഘനം കാണും. 6-ാം മാസാവസാനത്തിൽ ജനി ക്കുന്ന പക്ഷം, ശിശു ഏതാനും ദിവസത്തിലധികം ജീവിച്ചിരിക്കുകയില്ല. 9-ാം മാസാവ സാനത്തിൽ ശിശുവിന് 4 മുതൽ 6വരെ റാത്തൽ ഘനവും, ഏകദേശം 18 അംഗുലം നീളവും ഉണ്ടായിരിക്കുംസ്ലസ്ലസ്ല 10-ാം മാസാവസാനത്തിൽ (280 ദിവസം കഴിയുമ്പോൾ) അത് പരിപൂർണ വളർച്ച പ്രാപിച്ചിരിക്കും. അപ്പോൾ 6 മുതൽ 10 റാത്തൽ വരെ ഘന വും, ഉദ്ദേശ്യം 20 അംഗുലം നീളവും കാണും.' "ഗർഭകാലം ഏകദേശം ഇരുനൂറ്റി എൺപത് ദിവസങ്ങളാണ്സ്ലസ്ലസ്ല എങ്കിലും, ശരി യായ ജനനതിയ്യതി നിശ്ചയിക്കുവാൻ ഒരു പ്രകാരത്തിലും സാദ്ധ്യമാകുന്നതല്ല. കണ ക്കാക്കപ്പെട്ടിരിക്കുന്ന ദിവസത്തിന് ഒരാഴ്ച മുമ്പായോ, ഒരാഴ്ച കഴിഞ്ഞിട്ടോ ശിശു ജനിച്ചേക്കാംസ്ലസ്ലസ്ല.' (ആരോഗ്യവും പേജ്: 145, 146.) ഒരാഴ്ച മുമ്പോ പിമ്പോ ആകാമെന്ന് ഡാക്ടർ പറഞ്ഞത് സാധാരണസ്ഥിതി മാത്രമാണ്. സാധാരണ ക്കെതിരായി സംഭവിക്കാവുന്നതിനെപ്പറ്റി ആർക്കും ഏകദേശ അഭിപ്രായം പറയുവാനും സാദ്ധ്യമല്ല. 5-ാമത്തെ അവസ്ഥ: അല്ലാഹു ഉദ്ദേശിച്ച കാലം തികയുമ്പോൾ, ഈ ബാഹ്യലോ കത്തേക്ക് അവൻ (മനുഷ്യൻ) ശിശുവായി പുറത്തുവരുന്ന. ( ) പുറ ത്തുവരുമ്പോൾ, കരയുവാൻമാത്രം പഠിച്ച അവൻ ഉടനെ മുലപ്പാൽ കുടിക്കുവാനും, ക്രമേണ ഓരോ അറിവും, അഭ്യാസവും കരസ്ഥമാക്കുവാനും ശീലിച്ചുവരുന്നു. അജ്ഞാ തലോകത്തുവെച്ച് പരിപാലിച്ച അതേ ഹസ്തം തന്നെ, അവനെ വളർത്തിക്കൊണ്ടു പോരുവാൻ വേണ്ടത് ഈ ലോകത്തും അവനുവേണ്ടി മുൻകൂട്ടി തയ്യാറാക്കിവെച്ചിട്ടു ണ്ട്. ( ) ആരോഗ്യസംബന്ധമായ പ്രധാനപ്പെട്ട പല തത്വങ്ങളും ഉൾക്കൊള്ളുന്ന വിശി ഷ്ടഗ്രമ്ലമാണിത്. ഈ ഗ്രമ്ലം പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവൻ പ്രായപൂർത്തിയും, യുവത്വവും പ്രാപിക്കുന്നു. ബുദ്ധിയും തന്റേടവും ഉള്ളവനായിത്തീരുന്നു. 7-ാമത്തെ സ്ഥിതി വീണ്ടും അദൃശ്യ മായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. അഥവാ അവൻ മരണമടയുന്നു. ഇതെ പ്പോഴാണ്, എങ്ങനെയാണ്, എവിടെ വെച്ചാണ് എന്നൊന്നും ആർക്കും അറിഞ്ഞുകൂ ടാ. അവന്റെ സ്രഷ്ടാവിന് മാത്രമേ അത് അറിഞ്ഞുകൂടൂ. ചിലർക്ക് ആയുഷ്കാലം കുറവായിരിക്കും. അവർ നേരത്തെ മരിച്ചുപോകുന്നു. മറ്റുചിലർക്ക് ദീർഘായു് നൽക പ്പെടുന്നു. വാർദ്ധക്യം നിമിത്തം അറിവും, കഴിവുമെല്ലാം നഷ്ടപ്പെട്ടുകേവലം ശിശുസ മാനമായിത്തീർന്ന ശേഷമേ അവർ മരണമടയുന്നുള്ളൂ. ഏതാണ്ട് ഇത് പോലെത്തന്നെയാണ് ഭൂമുഖത്ത് കാണപ്പെടുന്ന സസ്യലതാദിക ളുടെ ചരിത്രവും. ഉണങ്ങിവരണ്ട് തരിശായിക്കിടക്കുന്ന ഭൂമിയിൽ അല്ലാഹു മഴ വർഷി പ്പിക്കുന്നു. ഉടനെ അതിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് പെട്ടെന്ന് ചൈതന്യമു ള്ളതായിത്തീരുന്നു. ചീർത്തു പിളരുന്നു ; അൽപദിവസത്തിനകം പച്ചപിടിക്കുന്നു. കുറ ച്ചുദിവസം കൂടി കഴിയുമ്പോൾ ഹാ! എന്തൊരു കാഴ്ച! വൃക്ഷങ്ങളും ചെടികളുമായി! പൂവും കായുമായി! ഇങ്ങനെ മനുഷ്യന്റെയും, ഭൂമുഖത്ത് വളരുന്ന വസ്തുക്കളുടെ യും, സ്ഥിതിഗതികളെപ്പറ്റി അൽപമാത്രമായ ചിന്തയെങ്കിലും ചെലുത്തുന്നവർക്ക് താഴെ പറയുന്ന പരമാർത്ഥങ്ങൾ കണ്ടെത്തുവാൻ കഴിയും:-
22:6–7ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ
(6) അല്ലാഹുതന്നെയാണ് സ്ഥിര യാഥാർത്ഥ്യമുള്ളവൻ എന്നും, അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു വെന്നും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നുമുള്ള കാരണം കൊണ്ടാണത്;- (7) നിശ്ചയമായും, അന്ത്യസമയം യാതൊ രു അല്ലാഹു ക്വബ്റുകളിൽ ഉള്ളവരെ ഉയിർത്തെ ഴുന്നേൽപിക്കുന്നതാണെന്നും (ഉള്ള ത് കൊണ്ടും ആകുന്നു.), (6) വിവരിച്ച രണ്ടുകാര്യങ്ങൾമനുഷ്യന്റെ ഉഗ്ഗവം മുതൽ മരണം വരെയുള്ള സ്ഥിതിയും, സസ്യലതാദികളുടെ ഇത്രയും സംഗതികൾ ശരിക്കും ബോധ്യമാകും:- (1) ഇങ്ങനെയെല്ലാം പ്രവർത്തിച്ചു നിയന്ത്രിച്ചുവരുന്ന മ ഹാശക്തി അല്ലാഹുവല്ലാതെ മറ്റാരുമല്ല. യഥാർത്ഥ ദൈവവും, സ്ഥിരമായി നിലകൊള്ളുന്നവനും അവൻ മാത്രമാണ് ( മറ്റുള്ളതെല്ലാം അസ്ഥിരവും, നാശമടയുന്നതുമാകുന്നു. (2) മാതൃകയില്ലാത്ത ഈ മഹൽകൃത്യങ്ങളെല്ലാം നടത്തിപ്പോരുന്ന അവൻ ഒരു വസ്തുവിനെ മറ്റൊന്നായി മാറ്റുവാനും, ഉള്ളതിനെ ഇല്ലാതാക്കുവാനും, ഇല്ലാത്തതിനെ നിർമിക്കുവാനും കഴിയുന്നതുപോലെ, മരണപ്പെട്ടവരെ ജീവിപ്പിക്കുവാനും, കഴിയുന്ന വനാകുന്നു. അവനത് ചെയ്യുന്നതുമാണ്. ( ) മാത്രമല്ല, (3) അവൻ ഉദ്ദേശിക്കുന്ന ഏത് കാര്യത്തിനും അവന് കഴിവുണ്ട്; അത് നടപ്പിലാക്കു വാൻ അവന് ഒട്ടും പ്രയാസമില്ല. ( ) അതുപോലെത്തന്നെ, മനു ഷ്യനും സസ്യവർഗങ്ങളും ഭൂമിയിലുള്ളതെല്ലാം തന്നെനിത്യേന വന്നും, പോയും, ഉഗ്ഗവിച്ചും, നശിച്ചുംകൊണ്ടിരിക്കുകയാണ്. അപ്പോൾ ഈ ലോകം തന്നെ ഒരിക്കൽ നശിച്ചുപോകും. (4) അതെ, അല്ലാഹു പറഞ്ഞത് പോലെ, ലോകാവസാനമാകുന്ന ഒരു അന്ത്യഘട്ടം സംഭവിക്കുമെന്നതിൽ യാതൊരു സന്ദേഹത്തിനും വകയില്ല. ( ) ഇത്രയും കാര്യങ്ങൾ സംഭവിക്കുമ്പോൾ. (5) മരണപ്പെട്ട് മൺമറഞ്ഞവർ, കുറെ കഴിയുമ്പോൾ വീണ്ടും എഴുന്നേൽപിക്കപ്പെ ടുകയും അവരുടെ കാര്യങ്ങളെപ്പറ്റി ചോദിക്കപ്പെടുകയും ചെയ്യുന്നത് കേവലം യുക്ത വും, സംഭവ്യവും മാത്രമാണ്. ( )
22:8–10وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ
ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ
ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّـٰمٖ لِّلۡعَبِيدِ
(8) യാതൊരു അറിവാകട്ടെ, മാർഗദർശനമാകട്ടെ, വെളിച്ചം നൽകുന്ന വേദഗ്രമ്ലമാകട്ടെ, (ഒന്നും) കൂടാതെ അല്ലാഹുവിന്റെ കാര്യ ത്തിൽ തർക്കിച്ചുവരുന്ന ചിലർ മനു ഷ്യരിലുണ്ട്;- (9) അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് (ജനങ്ങളെ) വഴിപിഴപ്പി ക്കുവാനായി, (അഹംഭാവപൂർവ്വം) ചുമൽഭാഗം തിരിച്ചുകൊണ്ടത്രെ (അ ങ്ങനെ ചെയ്യുന്നത്). അവന്ന് ഇഹലോ കത്ത് നിന്ദ്യാവസ്ഥയുണ്ട്; ക്വിയാമ ത്തുനാളിൽ അവന് നാം ചുട്ടുകരി ക്കുന്ന ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ്. (10) "(അഹംഭാവപൂർവ്വം തർക്കി ക്കുന്നവനേ!) നിന്റെ കൈകൾ മുമ്പ് അടിയാൻമാരോട് ഒട്ടും ച യ്യു ന്ന വ നെ ല്ല ന്നു ള്ള തും കൊണ്ടാണ് അത്.' (എന്ന് അവനോട് പറയപ്പെടും). (8) മനുഷ്യരിലുണ്ട് തർക്കിച്ചുവരുന്ന ചിലർ അല്ലാഹു വിൽ, അല്ലാഹുവിന്റെ കാര്യത്തിൽ യാതൊരറിവും കൂടാതെ ഒരു മാർഗദർശനമില്ലാതെയും ഒരു (വേദ) ഗ്രമ്ലമില്ലാതെയും വെളിച്ചം നൽകുന്ന, പ്രകാശം നൽകുന്ന (9) തിരിച്ചവനായിക്കൊണ്ട് അവന്റെ ഭാഗം, തോൾ (ചുമൽ) വഴിപിഴപ്പിക്കുവാനായി അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് അവനുണ്ട് ഇഹലോകത്ത് നിന്ദ്യത, നിന്ദ്യാവസ്ഥ, അപ മാനം അവന് നാം അനുഭവിപ്പിക്കയും ചെയ്യും ക്വിയാമത്തുനാളിൽ ചുട്ടെരിക്കുന്ന ശിക്ഷ (10) അത് മുമ്പ് ചെയ്തുവെച്ചത് കൊണ്ടാണ് നിന്റെ രണ്ടുകൈകൾ അല്ലാഹു ആണെന്നതും അവൻ അല്ല (എന്നുള്ളതും) ഒട്ടും അക്രമിക്കുന്നവൻ, അനീതി ചെയ്യുന്നവൻ അടിമകളെ, അടിയാൻമാരോട് അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവരെ സംബന്ധിച്ച് 3-ാം വചന ത്തിന്റെ വിവരണത്തിൽ ചിലതെല്ലാം പറഞ്ഞുവല്ലോ. യഥാർത്ഥവും, ലക്ഷ്യവും കാട്ടി ക്കൊടുത്താലും, അത് സ്വീകരിക്കാതെ വല്ല മുടന്തൻ ന്യായങ്ങളിലും പറ്റിക്കൂടി തർക്കം നടത്തുക അവരുടെ പതിവായിരിക്കും. യുക്തവും സ്വീകാര്യവുമായ തെളിവിന്റെയോ, പ്രവാചകൻമാർ മുഖേന ലഭിക്കുന്ന മാർഗനിർദ്ദേശങ്ങളുടെയോ, വേദപ്രമാണങ്ങളു ടെയോ അടിസ്ഥാനത്തിൽ അവർക്കൊന്നും പറയുവാനുണ്ടായിരിക്കയില്ല. ചിന്താശൂ ന്യമായ ആളുകളെ കബളിപ്പിക്കുവാൻമാത്രം പോരുന്ന ദുർന്യായങ്ങളും, ധാർമികബോ ധമില്ലാത്തവരെ തൃപ്തിപ്പെടുത്തുവാൻ ഉതകുന്ന യുക്തിവാദങ്ങളുമായിരിക്കും അവ രുടെ ആയുധം. ആകർഷകമായ വാക്കുകളും, കൃത്രിമപ്രയോഗങ്ങളും അവരുടെ പ്രചാ രണമാർഗങ്ങളുമായിരിക്കും. ഈ ദുർവൃത്തിയുടെ നേതൃത്വം വഹിക്കുന്നവരെക്കുറി ച്ചാണ് 3-ാം വചനത്തിൽ "ധിക്കാരശീലനായ പിശാച് ( ) എന്ന് പറഞ്ഞത്. ഇവരെ അനുകരിക്കുന്നവരെയും, അതിന്റെ അനന്തരഫലത്തെയും സംബന്ധിച്ച് അവിടെ പ്രസ്താവിച്ചു. ആ നേതാക്കളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. (യാതൊരു അറിവും, മാർഗദർശനവും, വേദഗ്ര മ്ലവും ഒന്നുമില്ലാതെ) എന്ന വാക്ക് പ്രത്യേകം ശ്രദ്ധാർഹമാണ്. അല്ലാഹു സദാ ഓർമ പ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളെ വകവെക്കാതെ, പരലോകം, മരണാനന്ത രജീവിതം, രക്ഷാശിക്ഷകൾ മുതലായവയെ നിരാകരിക്കുന്നതുമാത്രം വമ്പിച്ച കുറ്റമാ ണ് എന്നല്ല ഈ വചനത്തിൽ അടങ്ങിയിട്ടുള്ളത്. നബിചര്യകളെയും അവഗണിച്ചുകൊണ്ട് അവയ്ക്കെതിരായി പ്രചാരവേലയും, പരിശ്രമങ്ങളും നടത്തുന്ന നേതാക്കളുടെയും, അവരെ അനുകരിച്ചു വഴിപിഴച്ചുപോകുന്ന അനുഗാമികളുടെയും വചനങ്ങളിൽ ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. സത്യത്തിനെതിരായി പ്രചാരവേല നടത്തുന്ന നേതാക്കൾക്ക് അതിന്റെ പിന്നിൽ ചില പ്രത്യേക താൽപര്യ ങ്ങളും, സ്വാർത്ഥങ്ങളും ഉണ്ടായിരിക്കുമെന്ന് സാധാരണക്കാർ ധരിച്ചിരിക്കേണ്ടതാണ്. വർ തങ്ങളുടെ താൽക്കാലിക കാര്യലബ്ധിക്കായിട്ടാണ് സത്യം മൂടിവെക്കുന്നതെന്ന് അവർ ഓർക്കേണ്ടതുണ്ട്. ഒരു കവി പറഞ്ഞതെത്ര വാസ്തവം!- സാരം: "ഹാ! രക്ഷാമാർഗം ജനങ്ങളുടെ അടുക്കൽതന്നെ ശരിക്ക് തെളിഞ്ഞുകിട പ്പുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ, എത്ര ആളുകളുടെ പിന്നാലെയാണ് ജനങ്ങൾ അവ രുടെ കാലടികളെ അനുഗമിച്ചു നടന്നുവരുന്നത്!' വിഭാഗം - 2
22:11–13وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ
يَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ
يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ
(11) ഒരു തെല്ലിൻ മേലായി (സ്ഥി തിചെയ്തു)കൊണ്ട് അല്ലാഹുവിനെ ആരാധിച്ചുവരുന്ന ചിലർ മനുഷ്യരി ലുണ്ട്: അവന് വല്ല നന്മയും വന്നെ ത്തിയാൽ അവൻ അതുകൊണ്ട് അട ങ്ങിക്കൊള്ളും; വല്ല പരീക്ഷണവും അവനെ ബാധിച്ചുവെങ്കിൽ അവൻ മുഖംകുത്തി മറിഞ്ഞു (അവതാളത്തി ലായി) പോകയും ചെയ്യുന്നതാണ്. അവൻ ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടുപോയി! അത് തന്നെയാണ് വ്യക്തമായ നഷ്ടം (അതിൽപരം നഷ്ടമില്ല). (12) അല്ലാഹുവിന് പുറമെ, തനിക്ക് ഉപദ്രവം ചെയ്യാത്തതിനെ യും, ഉപകാരം ചെയ്യാത്തതിനെയും അവൻ വിളിക്കുന്നു ധ പ്രാർത്ഥി ക്കുന്നു; പ അത് തന്നെയാണ് വിദൂര മായ വഴിപിഴവ്! (13) യാതൊരുത്തന്റെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാൾ കൂടു തൽ അടുത്തതാണോ അങ്ങനെയുള്ള വനെത്തന്നെ, അവൻ വിളിച്ചുകൊ ണ്ടിരിക്കുന്നു! അവനെത്ര ദുഷിച്ച രക്ഷാധികാരി! അവനെത്ര ദുഷിച്ച കൂട്ടുകാരനും! (11) മനുഷ്യരിലുണ്ട് ആരാധിച്ച് (ഇബാദത്ത് ചെയ്തു) വരുന്ന ചിലർ അല്ലാഹുവിനെ ഒരു അറ്റത്തായിക്കൊണ്ട്, ഒരു ഓരത്തിലായിക്കൊണ്ട് അങ്ങനെ അവന് വന്നെത്തിയാൽ, ബാധിച്ചാൽ വല്ല നന്മയും അവൻ അടങ്ങും അതുകൊണ്ട് അവന് ബാധിച്ചെ ങ്കിലോ വല്ല പരീക്ഷണവും, വല്ല കുഴപ്പവും അവൻ മറിഞ്ഞുപോകും, അവ താളത്തിലാകും തന്റെ മുഖത്തിൻമേൽ (മുഖംകുത്തി) അവൻ നഷ്ട പ്പെട്ടു ഇഹലോകം, ഇഹത്തിൽ പരലോകവും, പരലോകത്തും അത്തന്നെയാണ് നഷ്ടം വ്യക്തമായ, സ്പഷ്ടമായ (12) അവൻ വിളിക്കുന്നു, പ്രാർത്ഥിക്കുന്നു അല്ലാഹുവിന് പുറമെ അവന് ഉപ ദ്രവം ചെയ്യാത്തതിനെ അവന് ഉപകാരം ചെയ്യാത്തതിനെയും അത് തന്നെയാണ് വഴിപിഴവ് വിദൂരമായ (13) അവൻ വിളിക്കുന്നു ഒരുവനെത്തന്നെ, യാതൊരുവനെത്തന്നെ അവന്റെ ഉപദ്രവം കൂടുതൽ അടുത്തതാണ് (എളുപ്പമുള്ളതാണ്) അവന്റെ ഉപകാരത്തെക്കാൾ എത്ര ദുഷിച്ചത്, വളരെ മോശപ്പെട്ടത് സഹായകൻ, രക്ഷാകർത്താവ്, യജമാനൻ എത്ര ദുഷിച്ചതും കൂട്ടാളി, കൂട്ടുകാരൻ ലക്ഷ്യവും തെളിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവരെ ക്കുറിച്ച് പ്രസ്താവിച്ചശേഷം, മതത്തിൽ അടിയുറപ്പും, വിശ്വാസത്തിൽ സ്ഥിരതയുമി ല്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവി ക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോൾ തങ്ങൾക്കുണ്ടാ യിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവർ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറ വക്കിൽ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യ വുമാണ് അവർക്ക് കൈവരുന്നതെങ്കിൽ, അവർ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവർ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ ധനപരമോ ആയ വല്ല ദോഷവും ബാധിച്ചുവെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന് അവതാളത്തിലാകു ന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുർനടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങൾ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കി പ്പറഞ്ഞാൽ: അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ ആടിക്കളിച്ചുകൊണ്ടിരിക്കുന്നവരാണവർ. ( ന്നറജ ) നബി തിരുമേനി ˜ യുടെ കാലത്തുണ്ടായി രുന്ന ഇത്തരം ചില ആളുകളുടെ ചെയ്തികളെ വെളിപ്പെടുത്തിക്കൊണ്ടാണ് ഈ വചനം അവതരിച്ചതെന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, ഈ സ്വഭാവക്കാരായ ആളു കൾ എല്ലാ കാലത്തുമെന്നപോലെ ഇന്നും കാണപ്പെടുന്നതാണ്. "കുഫ്റിന്റെ (അവിശ്വാസത്തിന്റെ) അനിവാര്യഫലങ്ങളാണ് സംശയവും, നിരാശ യും. "ഈമാനി'ൽ (സത്യവിശ്വാസത്തിൽ) അടിയുറച്ചിട്ടുള്ളവനെ സംശയവും, നിരാ ശയും ബാധിക്കയില്ല. അവൻ, സന്തോഷത്തിൽ നന്ദിയുള്ളവനും, സന്താപത്തിൽ ക്ഷമ പ്രതീക്ഷയുള്ളവനുമായിരിക്കും. അവനെ ബാധിക്കുന്ന വിഷമങ്ങളും, പരീക്ഷണങ്ങളും അവൻ സഹനപൂർവ്വം തരണം ചെയ്യും. അതവന്റെ വിശ്വാസത്തെ ദൃ ഢപ്പെടുത്തുകയും, കളങ്കരഹിതമാക്കുക യുമാണ് ചെയ്യുക. തന്റെ വിശ്വാ സത്തിന്റെയും, നടപടിക്രമങ്ങളുടെയും, ഫലം താൽക്കാലിക സുഖസൗകര്യങ്ങളിൽ അധി ഷ്ഠിതമാണെന്ന് അവൻ കരുതുകയില്ല. സത്യം പ്രാപിക്കുക, സ്രഷ്ടാവിനെ അനുസരി ക്കുക, അവന്റെ ശിക്ഷയെ ഭയപ്പെടുക, അവന്റെ പ്രതിഫലം പ്രതീക്ഷിക്കുക ഇത്യാദി ഗുണങ്ങളാണ് മതവിശ്വാസിക്കുണ്ടായിരിക്കേണ്ടത്. ഭൗതികവും, താൽക്കാലികവുമായ നന്മകളെ ഉന്നംവെക്കുന്ന മതവിശ്വാസി കേവലം "മുനാഫിക്വ്' (കപടവിശ്വാ സി) ആകു ന്നു. മേൽപറഞ്ഞവിധം അസ്ഥിരമായ നില കൈക്കൊള്ളുന്നതുകൊണ്ട് അവർക്കുണ്ടാ കുന്ന നേട്ടമെന്താണ്? ഇഹത്തിലും പരത്തിലും നഷ്ടം തന്നെ! ഒരു സത്യവിശ്വാസി ക്കുണ്ടാകുന്ന സകല ഗുണങ്ങളും അവർക്ക് നഷ്ടപ്പെടുന്നു. ഏതൊരു വ്യാമോഹമാണ് അവരെ മതത്തിൽനിന്ന് വ്യതിചലിപ്പിച്ചതെങ്കിൽ, ആ വ്യാമോഹമെങ്കിലും അതുമൂലം സാദ്ധ്യമാകുമോ? അതുമില്ല! അല്ലാഹു അവർക്ക് കണക്കാക്കിയതിലപ്പുറം ഒന്നുംത ന്നെ, ആ വ്യതിയാനം അവർക്ക് നേടിക്കൊടുക്കുന്നില്ല. പരലോകത്താകട്ടെ, കാലാകാല ശിക്ഷയും! എന്തൊരു നഷ്ടമാണ് സംഭവിക്കുവാനുള്ളത്?! അല്ലാഹുവിനെ ആരാധിച്ചും, സന്തോഷ സന്താപങ്ങളിൽ അവനെ വിളിച്ചു പ്രാർത്ഥിച്ചും തനിക്കുവേണ്ടത്ര നന്മകൾ ലഭിച്ചില്ലെന്നോ, തിന്മ കളിൽനിന്ന് രക്ഷ കിട്ടിയില്ലെന്നോ ഉപേക്ഷിച്ചെന്ന് വെക്കുക: എന്നാൽ പിന്നെ അവന്റെ ആശകൾ അർപ്പിക്കുവാനും, അപേക്ഷകൾ സമർപ്പിക്കുവാനും മറ്റാ രാണുള്ളത്? അല്ലാഹു അല്ലാത്ത ഏതൊന്നിനെ അവൻ തിരഞ്ഞെടുത്താലും ശരി, അതിനെ വിളിച്ചാരാധിച്ചത് കൊണ്ട് ഒരു നേട്ടമോ, വിളിച്ചാരാധിക്കാത്തത് കൊണ്ട് ഒരു കോട്ടമോ അവന് നേരിടുവാനില്ല. എന്നിരിക്കെ, എല്ലാനന്മയും, എല്ലാ തിന്മയും ഏതൊരു മഹാശക്തിയുടെ കയ്യിലാണോ ആ മഹാശക്തിയെ വിട്ടു മറ്റൊന്നിനെ ശരണം പ്രാപി ക്കുന്നതിൽപരം ദൗർഭാഗ്യകരമായിട്ടുള്ളതെന്താണ്?! ഉപകാരവും അപകാരവുമില്ലെങ്കിൽ പോകട്ടെ എന്നുവെച്ച് തൃപ്തി അടയുവാനും തരമില്ല. കാരണം, അത്മൂലം ക്വിയാമ ത്തുനാളിൽ വമ്പിച്ച ശിക്ഷയും ആപത്തുകളും അവനെ ബാധിക്കാനിരിക്കുന്നുമുണ്ട്. നരകശിക്ഷ അനുഭവപ്പെടുമ്പോൾ അവൻ ഇങ്ങനെ വിളിച്ച് അട്ടഹസിച്ചേക്കും: "അയ്യോ! സഹായകനും ബന്ധുവുമായി ഞാൻ കരുതി വന്നവൻ വളരെ മോശപ്പെട്ടവനായല്ലോ! ഞാൻ തുണക്കാരനും കൂട്ടുകാരനുമാക്കിവെച്ചവൻ ഇത്രത്തോളം കൊള്ളരുതാത്തവ നായല്ലോസ്ല!' എന്നൊക്കെ. ( )
22:14–15إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ
(14) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികൾ ഒഴുകി ക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാകുന്നു. നിശ്ചയ മായും, അല്ലാഹു അവൻ ഉദ്ദേശിക്കു ന്നത് പ്രവർത്തിക്കുന്നതാകുന്നു. (15) ആരെങ്കിലും, ഇഹലോ കത്തും, പരലോകത്തും അല്ലാഹു അവനെ സഹായിക്കുന്നതേയല്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ, അവൻ ഉപരിഭാഗത്തേക്ക് ഒരു കയർ നീട്ടി(ക്കെട്ടി)ക്കൊള്ളട്ടെ, പിന്നീട് (ക ഴുത്ത് കുടുക്കി) മുറിച്ചുകൊള്ളുകയും ചെയ്യട്ടെ! ധ അതിൽ ആത്മഹത്യ ചെയ്യ ട്ടെ. പ എന്നിട്ട്, അവന്റെ (ഈ) തന്ത്രം (അവനെ) ക്ലേശിപ്പിച്ചുകൊണ്ടിരിക്കു ന്നതിനെ പോക്കി (ഇല്ലാതാക്കി) ക്കള യുമോ എന്ന് നോക്കിക്കൊള്ളട്ടെ! (14) നിശ്ചയമായും അല്ലാഹു പ്രവേശിപ്പിക്കുന്നു വിശ്വസി ച്ചവരെ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തു സ്വർഗ ങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു അതിന്റെ അടിഭാഗത്തുകൂടി നദികൾ, അരുവികൾ നിശ്ചയമായും അല്ലാഹു അവൻ പ്രവർത്തിക്കും, ചെയ്യും അവൻ ഉദ്ദേശിക്കുന്നത് (15) ആരെ ങ്കിലും ആയാൽ വിചാരിക്കുന്ന അവനെ സഹായിക്കുന്നതേ അല്ല എന്ന് അല്ലാഹു ഇഹത്തിൽ പരലോകത്തിലും എന്നാല വൻ നീട്ടിയിട്ടു കൊള്ളട്ടെ ഒരു കയറിനെ, ഒരു ബന്ധത്തെ ഉപരിഭാഗ ത്തേക്ക്, വാനത്തിലേക്ക് പിന്നെ അവൻ മുറിച്ചുകൊള്ളട്ടെ എന്നിട്ട വൻ നോക്കട്ടെ നിശ്ചയമായും പോക്കി (ഇല്ലാതാക്കി)ക്കളയുമോ (എന്ന്) അവന്റെ തന്ത്രം, ഉപായം ക്ലേശിപ്പിക്കുന്നതിനെ (ആ കാര്യത്തെ) " (അവനെ സഹായിക്കുന്നതേയല്ല) എന്ന് പറഞ്ഞതിൽ "അവനെ' ( ല്ല ) എന്ന സർവ്വനാമം ( ഹ്മഞ്ഞക്കഢ ) കൊണ്ടുദ്ദേശ്യം, നബി തിരുമേനി ˜ യാണെന്നാണ് അധിക മുഫിറുകളും രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവർ പറയുന്നത് പ്രസ്തുത വിവരം വിചാരിക്കുന്നവനെത്തന്നെ ഉദ്ദേശിച്ചാണെന്നാകുന്നു. ആദ്യത്തെ അഭിപ്രായം അനുസരിച്ച് ആയത്തിന്റെ സാരം ഇപ്രകാരമായിരിക്കും: നബി ˜ അവിടുന്ന് പ്രബോധനം ചെയ്യുന്ന പരത്തിലും അല്ലാഹു സഹായിച്ചു വിജയിപ്പിക്കുകയില്ലെന്ന് വല്ലവനും വിചാരിക്കുന്നു ണ്ടെങ്കിൽ, അവന്റെ ആ ആഗ്രഹം ഒരിക്കലും നിറവേറുവാൻ പോകുന്നില്ല. ആകയാൽ, മേൽപുരയിലോ മറ്റോ ഒരു കയർ നീട്ടിക്കെട്ടി അതിൽ തൂങ്ങിമരിച്ചു സ്വയം നശിച്ചിട്ടെ ങ്കിലും, അവന്റെ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുവാൻ മാർഗമുണ്ടെങ്കിൽ അവനത് ചെയ്തുകൊള്ളട്ടെ. ഏതായാലും അവന്റെ നിരാശക്ക് പരിഹാരമുണ്ടാകാത്തതാകുന്നു. റസൂലിനെയും, മതത്തെയും വിജയിപ്പിക്കുമെന്നത് തീർച്ചപ്പെട്ട കാര്യ മാണ്. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് സാരം ഇപ്രകാരമായിരിക്കും: ഒരാൾ, ഇഹ ത്തിലും പരത്തിലും തനിക്ക് അല്ലാഹുവിന്റെ സഹായവും രക്ഷയുമില്ലെന്ന് കരുതുന് ന അല്ലാഹുവിന്റെ സഹായത്തിൽ അവൻ നിരാശപ്പെട്ടാൽപിന്നെ അവന് രക്ഷയില്ലതന്നെ. ആ മനഃക്ലേശം തീർക്കുവാൻ ആത്മഹത്യ വേണമെങ്കിലും ചെയ്തു കൊള്ളട്ടെ എന്നും അതിന് അനുമതി ലഭിക്കുകയില്ല. ഇതാണ് സാരം. സത്യവി ശ്വാസിക്ക് ഒരിക്കലും നിരാശയുണ്ടാവാൻ പാടില്ലെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ അടി സ്ഥാനത്തിലാണ് ഈ വ്യാഖ്യാനം നൽകപ്പെടുന്നത്. മനുഷ്യജീവിതത്തിന്റെ ഐഹികവും, പാരത്രികവുമായ നേട്ടങ്ങളുടെ അടിസ്ഥാനം ആശയാണ്, അല്ലെങ്കിൽ പ്രത്യാശയാണ്. പ്രത്യാശയില്ലാത്തവൻ പരിശ്രമിക്കുകയില്ല. പരിശ്രമിക്കാത്തവൻ വിജയിക്കുകയുമില്ല. വിഷമങ്ങൾക്ക് ശേഷം ആശ്വാസത്തെയും, ഞെരുക്കത്തിന് ശേഷം എളുപ്പത്തെയും, പാപത്തിന്േശഷം മോചനത്തെയും, ദാരി ദ്യ്രത്തിന്ശേഷം ധന്യതയെയും അവൻ ആശിക്കുന്നു. അവന്റെ രക്ഷിതാവിന്റെ കാരു ണ്യത്തിലും, അനുഗ്രഹത്തിലും ഒരിക്കലും അവന് നിരാശ അനുഭവപ്പെടുന്നതല്ല. അല്ലാ ഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടുന്നത് എത്രമാത്രം ഭയങ്കര നഷ്ടമായിരിക്കു മെന്ന് നോക്കുക:- 1: ഇബ്റാഹീം നബി (അ) പറഞ്ഞതായി ഇങ്ങനെ കാണാം: "വഴിപി ഴച്ചവരല്ലാതെ ആരാണ് തന്റെ രക്ഷിതാവിന്റെ കാരുണ്യത്തിൽനിന്ന് നിരാശപ്പെടുക?!' (15: 56.) 2: നബി (അ) തന്റെ പുത്രൻമാരോട് ഉപദേശിച്ചകൂട്ടത്തിൽ ഇങ്ങനെ കാണാം: ന്ധ നിങ്ങൾ അല്ലാഹുവിൽ നിന്നുള്ള ആശ്വാസത്തെക്കുറിച്ച് നിരാശ അടയരുത്; നിശ്ചയമായും അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽനിന്നുള്ള ആശ്വാ സത്തിൽ നിരാശ അടയുകയില്ല ത്സ . (12: 87) 3: അല്ലാഹു അവന്റെ അടിയാൻമാരെ സംബോധന ചെയ്തുകൊണ്ട് അരുളിചെ യ്യുന്നു: "(നബിയേ,) പറയുക: തങ്ങളുടെ സ്വന്തം ദേഹങ്ങളോട് അതിരുകവിഞ്ഞുപോ യിട്ടുള്ള എന്റെ (പാപികളായ) അടിയാൻമാരേ!' നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യ ത്തിൽനിന്ന് ആശ മുറിഞ്ഞുപോകരുത് എന്ന്' (39: 53.) പല ലക്ഷ്യങ്ങളും, ദൃഷ്ടാന്തങ്ങളും മുമ്പ് വിവരിച്ചുവല്ലോ. അവയെ ചൂണ്ടിക്കാട്ടി ക്കൊണ്ട് അല്ലാഹു പറയുന്നു:-
22:16–17وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ
إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّـٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ
(16) അപ്രകാരം, നാം ഇത് ധ ക്വുർ ആൻ പ വ്യക്തമായ ലക്ഷ്യങ്ങളെന്ന നിലക്കും, അല്ലാഹു ഉദ്ദേശിക്കുന്ന വരെ അവൻ സൻമാർഗത്തിലാക്കുന്ന താണെന്നതിനാലും അവതരിപ്പിച്ചിരി ക്കുകയാണ്. (17) നിശ്ചയമായും, "ഈമാൻ' (സത്യവിശ്വാസം) സ്വീകരിച്ചിട്ടുള്ള വർ, ജൂതൻമാരായുള്ളവർ, "സ്വാബി "നസ്റാനി'കൾ, "മജൂസി'കൾ, "ശിർക്ക്' (ബഹുദൈവവിശ്വാസം) സ്വീകരിച്ചവർ എന്നിവർക്കിടയിൽ, ക്വിയാമത്ത് നാളിൽ അല്ലാഹു തീർപ്പ് കൽപിക്കുന്നതാകുന്നു. നിശ്ചയമാ യും, അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനാകുന്നു. (16) അപ്രകാരം ഇതിനെ നാം ഇറക്കിയിരിക്കുന്നു ലക്ഷ്യ ങ്ങളായ നിലക്ക് വ്യക്തങ്ങളായ അല്ലാഹു ആണെന്നതിനാലും സൻമാർഗത്തിലാക്കുന്നു, മാർഗദർശനം നൽകുന്നു (എന്നതിനാലും) അവൻ ഉദ്ദേശിക്കുന്നവരെ (17) നിശ്ചയമായും ഒരു കൂട്ടർ അവർ ഈമാൻ (സ ത്യവിശ്വാസം) സ്വീകരിച്ചു യാതൊരു കൂട്ടരും അവർ ജൂതരായി സാബികളും നസ്വാറാ (നസ്റാനി)കളും മജൂസികളും (അന്മി ആരാധകരും) യാതൊരു കൂട്ടരും അവർ ശിർക്ക് സ്വീകരിച്ചിരിക്കുന്നു നിശ്ചയമായും അല്ലാഹു തീർപ്പ് കൽപിക്കും അവർക്കിടയിൽ ക്വിയാമത്തുനാളിൽ നിശ്ചയമായും അല്ലാഹു എല്ലാ കാര്യ ത്തിനും സാക്ഷ്യം വഹിക്കുന്ന (സന്നദ്ധനായി മേൽനോട്ടം ചെയ്യുന്ന)വനാണ് ലോകത്ത് കൂടുതൽ പ്രചാരത്തിലിരിക്കുന്ന ആറ് മതവർഗങ്ങളാണിവർ, "ഈമാൻ' സ്വീകരിച്ചവരെന്ന് പറഞ്ഞത് സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളെപ്പറ്റിയാണ്. "ജൂതൻമാർ' മൂസാനബി (അ)യുടെ മതാവലംബികളെന്ന പേരിൽ അവശേഷിച്ചവരാ കുന്നു. "നസ്റാനി'കൾ എന്ന് പറഞ്ഞത് ക്രിസ്ത്യാനികളെയാകുന്നു. സൂര്യചന്ദ്രന ക്ഷത്രാദികളെ ദേവീദേവൻമാരാക്കി ആരാധിക്കുന്നവരാണ് "സ്വാബികൾ' അന്മി ആരാ ധകൻമാരാണ് "മജൂസികൾ, വിഗ്രഹാരാധനകൾ സ്വീകരിച്ചവരാണ് "ശിർക്ക്' സ്വീകരി ച്ചവർ. ഇവരിൽ സത്യവിശ്വാസം സ്വീകരിച്ച ഒന്നാമത്തെ കക്ഷിയൊഴിച്ച് ബാക്കിയെല്ലാം ചെകുത്താന്റെ' കക്ഷികളും ഒന്നാമത്തേത് "റഹ്മാന്റെ' കക്ഷിയുമാകുന്നു. ഓരോ കക്ഷി യുടെയും, അതിലെ അവാന്തര വിഭാഗങ്ങളുടെയും എല്ലാ സ്ഥിതിഗതികളും അല്ലാഹു കണ്ടറിഞ്ഞും വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഓരോ കക്ഷിയെയും, അതിലെ വ്യക്തി കളെയും ക്വിയാമത്ത് നാളിൽ അവൻ വിചാരണചെയ്തു തക്ക തീർപ്പ് കൽപിക്കുന്ന താണ് എന്ന് സാരം. ഓരോ വ്യക്തിയോടുമായി അല്ലാഹു പറയുന്നു:-
22:18أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩
(18) നീ കണ്ടില്ലേ: നിശ്ചയമായും അല്ലാഹു, ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും, നക്ഷത്രങ്ങ ളും, പർവ്വതങ്ങളും, വൃക്ഷങ്ങളും, ജീവജാലങ്ങളും, മനുഷ്യരിൽനിന്ന് വളരെ ആളുകളും, അവന് "സുജൂദ് സാഷ്ടാംഗ (നമസ്കാരം) ചെയ്തുവ രുന്ന വസ്തുത?!' വളരെ ആളുകളാ കട്ടെ, അവരുടെമേൽ ശിക്ഷ സ്ഥിര പ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഏതൊരുവനെ നിന്ദിക്കു ന്നുവോ അവനെ മാനിക്കുന്ന ഒരാളും ഉണ്ടാവുകയില്ല. നിശ്ചയമായും അല്ലാഹു, അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാകുന്നു. (18) നീ കണ്ടില്ലേ നിശ്ചയമായും അല്ലാഹു ആണെന്ന് അവന് സുജൂദ് ചെയ്യുന്നു (എന്ന്) ആകാശങ്ങളിലുള്ളവർ ഭൂമി യിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പർവ്വതങ്ങളും വൃക്ഷവും (വൃക്ഷങ്ങളും) ജീവജാലങ്ങളും വളരെ ആളുകളും, പലരും മനുഷ്യരിൽ നിന്ന് വളരെ ആളുകൾ സ്ഥിരപ്പെട്ടിരിക്കുന്നു, അവകാശപ്പെട്ടിരിക്കുന്നു അവരിൽ, അവർക്ക് ശിക്ഷ ആർ, ആരെങ്കിലും അല്ലാഹു (അവനെ) നിന്ദിക്കുന്നതായാൽ, അപമാനി ക്കുന്നതായാൽ എന്നാൽ അവന്നില്ല യാതൊരു മാനിക്കുന്നവനും, ആദ രിക്കുന്ന ഒരാളും നിശ്ചയമായും അല്ലാഹു അവൻ ചെയ്യും, പ്രവർത്തിക്കും അവൻ ഉദ്ദേശിക്കുന്നത് ഓത്തിന്റെ സുജൂദ് ( ) ചെയ്യേണ്ടുന്ന ഒരു ആയത്താണിത്. ഓത്തിന്റെ സുജൂദിനെപ്പറ്റി സൂറ: മർയം 58 ന്റെ വിവരണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ സൂറ ത്തിൽ രണ്ട് സ്ഥലത്ത് സുജൂദ് ചെയ്യേണ്ടതുള്ളതായി ഹദീഥുകളിൽ വന്നിട്ടുണ്ട്. രണ്ടാമത്തെ സ്ഥലം 77-ാം വചനത്തിലാകുന്നു. ജാതിവർഗ വ്യത്യാസമില്ലാതെ, എല്ലാവർക്കിടയിലും ക്വിയാമത്ത് നാളിൽ അല്ലാഹു തീരുമാനം കൽപിക്കുമെന്നും, അവൻ എല്ലാകാര്യവും കണ്ടറിയുന്നുണ്ടെന്നും മുൻ ആയത്തിൽ പറഞ്ഞുവല്ലോ. അതിന് ഒരു തെളിവാണ് ഇവിടെ കാണിക്കുന്നത്. ജീവി, നിർജ്ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാ സങ്ങളോ, ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാ ല്ലഹ്മദവ ഹ്മഷ്ടര ള്ളമ സ്ലഞ്ഞര സ്ലക്ക സ്ലത്ഥക്ക മ്പഴഹ്മദവ സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. ഓരോന്നും, അതതിൽനിന്ന് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അവന്റെ സർവ്വനിയമ ത്തിനും, ചട്ടത്തിനും തികച്ചും വിധേയമാണ്. അതിൽനിന്ന് അൽപംപോലും പതറു വാൻ അവയ്ക്ക് സാധ്യമല്ല . എന്നിരിക്കെ, ക്വിയാമത്തുനാളിൽ മനുഷ്യവർഗങ്ങൾക്കിട യിൽ തീരുമാനമെടുക്കുന്നതിൽ അവന് എന്താണ് പ്രയാസമുള്ളത്?! ഒന്നുമില്ല. അല്ലാഹുവിന്റെ ഭരണ വ്യവസ്ഥയും, ഓരോ വസ്തുവിനും അവൻ നിശ്ചയിച്ചുവെ ച്ചിട്ടുള്ള പ്രകൃതിനിയമവും അനുസരിക്കുക. അതിന് പൂർണവിധേയമായി നിലകൊ ള്ളുക, എന്നീ അർത്ഥത്തിലുള്ള സുജൂദിന്ന് (തലകുനിക്കലിന്) മേൽപറഞ്ഞ എല്ലാ വസ്തുക്കളും വിധേയരാകുന്നു. യാതൊന്നും ഇതിൽനിന്ന് ഒഴിവാകുന്നില്ല. ഓരോന്നി ന്റെയും സുജൂദ് എപ്രകാരം പ്രകടമാകുമെന്ന് തിട്ടപ്പെടുത്തുവാൻ നമുക്ക് കഴിവില്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്നേ അതറിയുകയുള്ളൂ. സൂറ: 79 ന്റെ വിവരണത്തിൽ മലകളുടെയും, പറവകളുടെയും തസ്ബീഹിനെ പ്പറ്റി പറഞ്ഞ സംഗതികൾ ഇവിടെയും സ്മരണീയമാകുന്നു. എന്നാൽ, വിശേഷബുദ്ധിയുള്ളവരോട്മനുഷ്യരോട് വിശേഷിച്ചുംമേൽപറഞ്ഞ അനുസരണമാകുന്ന സുജൂദിന് പുറമെ, ആരാധനയു ടെസുജൂദ് കൂടി കൽപിക്കപ്പെട്ടിട്ടുണ്ട്. അവർ അതിന് കടമപ്പെട്ടവരാകുന്നു. ഈ സുജൂ ദിന്റെ നിർവ്വഹണത്തിൽ മനുഷ്യന് താൽക്കാലികസ്വാതന്ത്യ്രം ( ) അനുവദിക്ക പ്പെട്ടിരിക്കുകയാണ്. അത് നിർവ്വഹിക്കുവാനും, നിർവ്വഹിക്കാതിരിക്കുവാനും അവന് സാധിക്കുന്നു. ഈ കൽപന അനുസരിച്ച് സുജൂദ് ചെയ്യുന്നവർതന്നെ രണ്ടുതരക്കാരാ യിക്കാണാം: പ്രത്യക്ഷത്തിൽ അനുസരിക്കുന്നവരും യഥാർത്ഥത്തിൽ അനുസരിക്കു ന്നവരും. അല്ലാഹുവിന് പുറമെ മറ്റ് വല്ലതിനെയും അതിൽ ഏതെങ്കിലും വിധേന പങ്കു ചേർക്കുന്നവർ പ്രത്യക്ഷത്തിൽമാത്രം സുജൂദ് ചെയ്യുന്നവരും, അല്ലാത്തവർ യഥാർത്ഥത്തിൽ സുജൂദ് ചെയ്യുന്നവരുമാകുന്നു. "മനുഷ്യരിൽ വളരെ ആളുകളും' ( ) എന്ന് പറഞ്ഞതിൽ ഇവരെല്ലാം ഉൾപ്പെടുന്നു. തീരെ സുജൂദ് ചെയ്യാ ത്തവരും, കാപട്യത്തോടും ശിർക്കോടുംകൂടി സുജൂദ് ചെയ്യുന്നവരും ശിക്ഷക്ക് വിധേ യരാണ്. ഇവരെക്കുറിച്ചാണ് (വളരെ ആളുകളാകട്ടെ അവരിൽ ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞത്. എന്നാൽ, പ്രകൃതിനിയമം അനുസരി ക്കുക എന്ന അർത്ഥത്തിലുള്ള സുജൂദിൽനിന്ന് ഇവരാകട്ടെ, മറ്റാരെങ്കിലുമാകട്ടെ ഒഴി വാകുന്നില്ല. എന്ന വാക്യം ഒരു സ്വതന്ത്ര വാക്യമായിട്ടാണല്ലോ നാം വായി ച്ചത്. അത് മേൽപറഞ്ഞ വാക്യത്തോട് കൂട്ടിച്ചേർത്തുകൊണ്ടും ( സഹിതവും) അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ അതിന് "ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്ന വളരെ ആളുകളും (സുജൂദ് ചെയ്യുന്നു).' എന്ന് അർത്ഥമായിരിക്കാം. ഇതനുസരിച്ച് സാക്ഷാൽ ആരാധനയുടെ സുജൂദ് ചെയ്യാൻ കൂട്ടാക്കാത്തവരായിരിക്കും അതുകൊണ്ടുദ്ദേശ്യം. അതിന്റെ പേരിലാണവർ ശിക്ഷക്കർഹരായിരിക്കുന്നതും. എന്നല്ലാതെചിലർ ധരിച്ച തുപോലെപ്രകൃതി നിയമങ്ങൾ ലംഘിക്കുന്നതുമൂലമുള്ള ശിക്ഷയല്ല ഇവിടെ ഉദ്ദേ ശ്യം. അടുത്ത ആയത്ത് നോക്കുക. അല്ലാഹുവിന്റെ കൽപന അനുസരിക്കാതെ, അവന്റെ മുമ്പിൽ തലകുനിക്കാതെ നിന്ദ്യനും, നികൃഷ്ടനുമാണ്. അല്ലാഹുവിൽനിന്ന് നിന്ദ്യതയുടെ മുദ്ര അടിക്കപ്പെട്ടിട്ടുള്ളവനെ ഒരു കാലത്തും ഉന്നതിയിലേക്കും, മാന്യതയിലേക്കും കൊണ്ടുവരുക ആരാലും സാധ്യമല്ല. നിന്ദ്യതക്കും മാന്യതക്കും പാത്രമാകുന്ന വിഭാഗ ക്കാർ ആരായിരിക്കുമെന്ന് അടുത്ത ആയത്തുകളിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-
22:19–22۞هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ
يُصۡهَرُ بِهِۦ مَا فِي بُطُونِهِمۡ وَٱلۡجُلُودُ
وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ
Passage continues through verse 22:22.
(19) ഈ രണ്ടുകൂട്ടർ, തങ്ങളുടെ റ∫ിന്റെ കാര്യത്തിൽ (പരസ്പരം) എതിർവാദം ചെയ്തുവന്ന രണ്ട് കക്ഷികളത്രെ; എന്നാൽ, (അവരിൽ) യാതൊരു കൂട്ടർ അവിശ്വസിച്ചുവോ അവർക്ക് അന്മിയുടെ വസ്ത്രങ്ങൾ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതി ളക്കുന്ന വെള്ളം ചൊരിയപ്പെടും! (20) അതുമൂലം, അവരുടെ വയ റുകളിലുള്ളതും, തൊലികളും ഉരുക്ക പ്പെടുന്നതാണ്. (21) അവർക്ക് ഇരുമ്പിന്റെ ദണ്ഡു കളുമുണ്ട്. (22) ദുഃ ഖത്താൽ (പൊറുതിമുട്ടി) അതിൽനിന്ന് പുറത്തുപോകുവാൻ അവർ ഉദ്ദേശിക്കുമ്പോഴെല്ലാം, അതി ലേക്ക്തന്നെ അവർ മടക്കപ്പെടുന്നതാ കുന്നു. "വെന്തുകരിയുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുവിൻ' (എന്ന് പറ യപ്പെടുകയും ചെയ്യും)! (19) ഇത് രണ്ടും, ഈ രണ്ട് കൂട്ടർ രണ്ട് (എതിർ) കക്ഷികളാണ് അവർ എതിർവാദം ചെയ്തു, പിണങ്ങി, തർക്കം നടത്തി തങ്ങളുടെ റ∫ിൽ, റ∫ിന്റെ കാര്യത്തിൽ എന്നാൽ അവിശ്വസിച്ച കൂട്ടർ അവർക്ക് മുറിച്ചുകൊടുക്കപ്പെടും വസ്ത്രങ്ങൾ തീയിനാൽ, അന്മിയുടെ ചൊരിയപ്പെടും, ഒഴുക്കപ്പെടും മുകളിൽകൂടി അവരുടെ തലക ളുടെ ചുട്ടുതിളക്കുന്ന വെള്ളം (20) ഉരുക്കപ്പെടും അത് മൂലം, അതി വയറുകളിലുള്ളത് തൊലികളും (21) അവർക്കുണ്ട് ദണ്ഡുകൾ (കൊണ്ടുള്ള ശിക്ഷ) ഇരുമ്പിന്റെ (22) അവർ ഉദ്ദേശിക്കുമ്പോഴെല്ലാം അവർ പുറത്ത് പേകുവാൻ അതിൽനിന്ന് ദുഃഖത്താൽ അവർ മടക്കപ്പെടും അതിൽ, അതിലേക്ക് നിങ്ങൾ ആസ്വദിക്കുവിൻ, അനുഭവിക്കുവിൻ വെന്തുകരിയുന്ന ശിക്ഷ മതത്തിന്റെയും, ജാതിവർഗങ്ങളുടെയും പേരിൽ മനുഷ്യർ എത്ര കക്ഷികളെങ്കിലും ആയിക്കൊള്ളട്ടെ, വാസ്തവത്തിൽ അവർ രണ്ട് കക്ഷികൾ മാത്രമാണ്. അനുസരണ ത്തിന്റെ മാർഗത്തിലൂടെ, മാന്യതയുടെ താവളത്തിൽ എത്തിച്ചേരുന്ന ഒരു കക്ഷി, നിഷേ ധത്തിന്റെ മാർഗത്തിലൂടെ നിന്ദ്യതയുടെ താവളത്തിൽ ചെന്നുചേരുന്ന മറ്റൊരു കക്ഷി. രണ്ടാമത്തേതിനെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചത്. ഒന്നാമത്തേതിനെക്കുറിച്ച് അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. (രണ്ടുകക്ഷികൾ എന്ന് പറഞ്ഞത് വേദക്കാരും, മുസ്ലിംകളുമാണെന്നും, ബദ്ർ യുദ്ധത്തിൽ സത്യവിശ്വാസികളുടെ ഭാഗത്ത് ദ്വന്ദ്വയുദ്ധം നടത്തിയ ഹംസ: (റ), അലി (റ), ഉബൈദ: (റ) എന്നിവരും, അവരുടെ എതിരിൽ മുന്നോട്ടുവന്ന ഉത്ബഃ, ശൈബഃ , വലീദ് എന്നിവരുമാണെന്നും പല സ്വഹാബികളിൽനിന്നും ബലപ്പെട്ട നിവേദനങ്ങൾ (രിവായത്തുകൾ) വന്നിട്ടുണ്ട്. വേറെയും ചില അഭിപ്രായങ്ങൾ കാണാം. മുൻഗാമിക ളായ മുഫിറുകളിൽ പ്രമുഖനായ ഇബ്നുജരീർ അവയെല്ലാം ഉദ്ധരിച്ചശേഷം, നാം ആദ്യം സൂചിപ്പിച്ചപ്രകാരമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രസ്താവിച്ച തിൽനിന്ന് ചില പ്രധാന സംഗതികൾ മനിലാക്കുവാനുള്ളത് കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു:- "ഈ അഭിപ്രായങ്ങളിൽവെച്ച് എന്റെ അടുക്കൽ, വാസ്തവത്തോടും, ആയത്തിന്റെ വ്യാഖ്യാനത്തോടും കൂടുതൽ യോജിച്ചത്: എല്ലാ തരക്കാരും അടങ്ങുന്ന അവിശ്വാസി കളും, സത്യവിശ്വാസികളുമാണ് ആ രണ്ട് കക്ഷികൾ എന്നുള്ളതാകുന്നു. ഇങ്ങനെ പറയുവാൻ കാരണം: അല്ലാഹു ഇതിനുമുമ്പ് രണ്ടുതരക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിച്ച് സുജൂദ് ചെയ്യുന്നവരും, "ശിക്ഷാർഹരായ അനു സരണമില്ലാത്തവരും, തുടർന്നുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതിഗതിയും വിവരി ച്ചു. അപ്പോൾ നമുക്ക് മനിലാക്കാം: ഈ രണ്ട് കക്ഷികൾ അവരാണെന്ന്. എന്നാൽ, ഇത് ബദ്ർ യുദ്ധത്തിൽ ദ്വന്ദ്വയുദ്ധം നടത്തിയവരാണെന്ന അഭിപ്രായത്തെപ്പറ്റി (അ താണ് കൂടുതൽ ബലപ്പെട്ട രിവായത്ത്) താനെന്ത് പറയുന്നുവെന്ന് വല്ലവരും ചോദി ച്ചാൽ ഇങ്ങനെ പറയാം: ശരി, അതങ്ങിനെത്തന്നെ. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെത്തുടർന്ന് ആയത്ത് അവതരിച്ചെന്നുവരും. (അത് അതിലേക്ക് മാത്രം ബാധ കമാണെന്ന് അതിനർത്ഥമില്ല). അത് പോലെയുള്ള എല്ലാ സംഗതിയിലേക്കും അത് പൊതുവിൽ ബാധകവുമായിരിക്കും. ഇതാ, ഇവിടെയും തന്നെ, ദ്വന്ദ്വയുദ്ധം നടത്തിയ വരിൽ ഒരു കക്ഷി "കുഫ്റി'ന്റെയും, "ശിർക്കി'ന്റെയും കക്ഷിയാണ്. മറ്റേത് "ഈമാനി'ന്റെയും അനുസരണത്തിന്റെയും കക്ഷിയുമാണല്ലോ. അപ്പോൾ ആയത്തിന്റെ വ്യാഖ്യാനം ഇങ്ങനെ വരുന്നു: "റ∫ിന്റെ കാര്യത്തിൽ അഥവാ റ∫ിന്റെ മതത്തിൽ പര സ്പരം എതിർവാദം ചെയ്യുന്ന രണ്ട് കക്ഷികളാണിത്സ്ല.' ( ഞ്ചഷഞ്ചഘ ) വിഷയത്തിലോ, ഒരു വിഷയത്തെത്തുടർന്നോ അവതരിക്കുന്ന ആയത്ത്, അത് പോലെയുള്ള എല്ലാ സംഭവത്തിലേക്കും ബാധകമാണെന്ന ഈ തത്വം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. വ്യാഖ്യാനത്തിൽ ഇത് ഒരു അംഗീകൃത തത്വമത്രെ. അടുത്ത ആയത്തിൽ മറ്റേ കക്ഷിയെപ്പറ്റി വിവരിക്കുന്നു:- വിഭാഗം - 3
22:23–24إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ
وَهُدُوٓاْ إِلَى ٱلطَّيِّبِ مِنَ ٱلۡقَوۡلِ وَهُدُوٓاْ إِلَىٰ صِرَٰطِ ٱلۡحَمِيدِ
(23) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകി ക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ്ര പേ വ ശി പ്പി ക്കു ന്ന താ കു ന്നു . അവർക്ക് അവിടെ സ്വർണത്തിന്റെ വളകളും, മുത്തും അണിയിക്ക പ്പെടും; അതിൽ അവരുടെ വസ്ത്രം പട്ടുമാണ്. (24) വാക്കിൽ ധ സംസാര ത്തിൽ പ വെച്ച് പരിശുദ്ധമായ (നല്ല) തി ലേക്ക് അവർക്ക് മാർഗദർശനം ചെയ്യ പ്പെട്ടിരിക്കുകയാണ്; സ്തുത്യർഹനാ യുള്ളവന്റെ (അല്ലാഹുവിന്റെ) പാത യിലേക്കും അവർക്ക് മാർഗദർശനം നൽകപ്പെട്ടിരിക്കുന്നു. (23) നിശ്ചയമായും അല്ലാഹു പ്രവേശിപ്പിക്കുന്നു വിശ്വസി ച്ചവരെ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത സ്വർഗ ങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കുന്നു അതിന്റെ അടിഭാഗത്ത് കൂടി നദികൾ, അരുവികൾ അവർക്ക് ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും അതിൽ വളകൾ പൊന്നിന്റെ മുത്തും അവരുടെ വസ്ത്രം അതിൽ, അവിടത്തിൽ പട്ടാണ് (24) അവർക്ക് മാർഗദർശനം ചെയ്യപ്പെട്ടിരിക്കുന്നു നല്ലതിലേക്ക്, പരിശുദ്ധമായതി ലേക്ക് വാക്കിൽ (സംസാരത്തിൽ) നിന്ന് അവർക്ക് മാർഗദർശനം നൽക പ്പെടുകയും ചെയ്തിരിക്കുന്നു പാതയിലേക്ക്, മാർഗത്തിലേക്കുള്ള സ്തുത്യർഹനായുള്ളവന്റെ തൗഹീദിന്റെ വാക്യം തുടങ്ങിയ ഉത്തമവും പരിശുദ്ധവുമായ വാക്കുകൾ സംസാരി നിർദ്ദേശിച്ച സത്യമാർഗത്തിൽ ചരിക്കുവാനുമുള്ള മാർഗദർശന വും, ഭാഗ്യവും സിദ്ധിച്ചവരാണവർ. അതുകൊണ്ടാണ് അവർക്ക് ഇത്രയും മാന്യമായ പ്രതിഫലങ്ങൾ ലഭിച്ചത്.
22:25إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ
(25) നിശ്ചയമായും, അവിശ്വസി ക്കുകയും, അല്ലാഹുവിന്റെ മാർഗ ത്തിൽ നിന്നും നാം മനുഷ്യർക്കായിതാമസമുറപ്പിച്ചവരും വെളിപ്ര ദേശത്തുനിന്ന് വരുന്നവരും സമമായി മസ്ജിദുൽ ഹറാമിൽ ധ പവിത്രമായ പള്ളിയിൽ പ നിന്നും (ജനങ്ങളെ) തട ഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന വർ! (അവർ കരുതിക്കൊള്ളട്ടെ!) വല്ലവനും, അതിൽ അന്യായമായി ധർമവിരോധം ചെയ്യുവാൻ ഉദ്ദേശി ക്കുന്ന പക്ഷം, വേദനയേറിയ ശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാ ണ്. (25) നിശ്ചയമായും അവിശ്വസിച്ചവർ തടഞ്ഞുകൊണ്ടിരി ക്കുകയും ചെയ്യുന്ന(വർ) അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് പരിപാവനമായ പള്ളിയിൽ നിന്നും യാതൊരു (പള്ളി) നാമതിനെ ആക്കി യിരിക്കുന്നു, ഏർപ്പെടുത്തിയിരിക്കുന്നു മനുഷ്യർക്ക് വേണ്ടി സമമായി ക്കൊണ്ട് താമസമുറപ്പിച്ചവൻ, സ്ഥിരവാസി അതിൽ വെളിപ്രദേശ ത്തുനിന്ന് വരുന്നവനും വല്ലവനും ഉദ്ദേശിക്കുന്നതായാൽ അതിൽ ധർമവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ അന്യായമായി, വല്ല അക്ര മത്താലും അവനെ നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും ശിക്ഷയിൽ നിന്ന് വേദനയേറിയ സ്വദേശവിദേശ വ്യത്യാസമില്ലാതെ, പൊതുവിൽ എല്ലാ മനുഷ്യരും അല്ലാഹുവിന് ആരാധനാകർമങ്ങൾ നടത്തുവാനായി ഭൂമിയിൽ ആദ്യം നിർമിക്കപ്പെട്ട വിശുദ്ധ ദേവാ ലയമായ പരിസരവുമാണ് "മസ്ജിദുൽ ഹറാം' കൊണ്ട് ഉദ്ദേശ്യം. അലം ഘ്യമായ അഥവാ, പരിപാവനമായപള്ളി എന്ന് ഈ വാക്കിന് അർത്ഥം പറയാം. ജന ങ്ങൾ ഇസ്ലാമിനെ അംഗീകരിക്കുന്നതും, സത്യവിശ്വാസികൾ "ഹജ്ജ്', "ഉംറഃ' മുത ലായ കർമങ്ങൾക്കായി "ഹറമി'ൽ പ്രവേശിക്കുന്നതും കഴിയുന്നത്ര ശക്തി ഉപയോ ഗിച്ച് തടഞ്ഞുവന്നിരുന്ന മുശ്രിക്കുകൾക്ക് ഒരു താക്കീതാണിത്. ആ പുണ്യസ്ഥലത്തെ ക്രമവിരുദ്ധമായും ധർമ വിരുദ്ധമായും അനാദരിക്കുന്ന എല്ലാവർക്കും ഇത് ബാധകമാ താക്കീതിന്റെ ഗൗരവത്തിനുള്ള കാരണം താഴെ ആയത്തുകളിൽനിന്ന് ഗ്രഹിക്കാം. വിഭാഗം - 4
22:26وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
(26) ഇബ്റാഹീമിന് നാം "പുണ്യാ ലയത്തിന്റെ ധ യുടെ പ സ്ഥാനം ഉറപ്പിച്ചുകൊടുത്ത സന്ദർഭം (ഓർക്കു ക); "യാതൊരു വസ്തുവെയും എന്നോട് പങ്കുചേർക്കരുത്; "ത്വവാഫ്' (പ്രദക്ഷിണം) ചെയ്യുന്നവർക്കും, നിന്നുകൊണ്ട് (ആരാധന) നടത്തുന്ന വർക്കും, ധ സാഷ്ടാംഗം കുമ്പിട്ടു ആരാധന പ നട ത്തുന്നവർക്കും വേണ്ടി എന്റെ ആല യത്തെ ശുദ്ധമാക്കുകയും ചെയ്യുക!' എന്ന് (നാം പറഞ്ഞു). (26) നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊടുത്തസന്ദർഭം, സൗകര്യപ്പെടുത്തി ക്കൊടുത്ത സന്ദർഭം ഇബ്റാഹീമിന് ആ വീട്ടിന്റെ (പുണ്യാലയ ത്തിന്റെ) സ്ഥാനം നീ പങ്കുചേർക്കരുതെന്ന് എന്നോട് ഒരു വസ്തു വെയും നീ ശുദ്ധമാക്കുകയും ചെയ്യുക എന്റെ ആലയത്തെ (വീട്ടിനെ) ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് നിൽക്കുന്നവർക്കും (നിന്ന് ആരാധന നടത്തുന്നവർക്കും) ചെയ്യുന്നവർക്കും (കുമ്പിട്ട് ആരാധന ചെയ്യുന്നവർക്കും) സുജൂദ് ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന)വരായ പ്രദക്ഷിണംചെയ്തോ, നിന്നുകൊണ്ടും, സുജൂദും ചെയ്തു കൊണ്ടും ആരാധനാ നമസ്കാരങ്ങൾ നടത്തിയോ അല്ലാഹുവിനെ ആരാധിക്കു വാൻവേണ്ടി വരുന്ന ആളുകളുടെ ആവശ്യാർത്ഥം, ബിംബങ്ങൾ മുതലായ മാലിന്യങ്ങ ളിൽ നിന്ന് ശുദ്ധമാക്കുവാനും തൗഹീദിന് വിരുദ്ധമായ യാതൊന്നും ചെയ്യാതിരിക്കുവാനുമുള്ള നിർദ്ദേശമാണിത്. ഇബ്റാഹീം നബി (അ)യും, നബി (അ)യും കൂടി കെട്ടി ഉയർത്തിയതിനെക്കുറിച്ച് സൂ: ബക്വറഃയിലും സൂ: ഇബ്റാഹീമിന്റെ പ്രാരംഭത്തിലും പ്രസ്താവിച്ചിരിക്കുന്നുവല്ലോ.
22:27وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ
(27) "ഹജ്ജ് കർമത്തിന് (വരു വാൻ) ജനങ്ങളിൽ നീ പ്രഖ്യാപനം ചെയ്യുക: കാൽനടക്കാരായും, ദൂര സ്ഥലമായ സകല മാർഗങ്ങളിൽ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹ നിന്റെ അടു ക്കൽ ധ ഈ ആലയത്തിങ്കൽ പ വന്നു കൊള്ളുന്നതാണ്.' (എന്ന് നാം പറ ഞ്ഞു.) (27) നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പ് നൽകുക മനുഷ്യരിൽ ഹജ്ജിന്, ഹജ്ജ് കർമം ചെയ്യാൻ അവർ നിന്റെ അടുക്കൽ വന്നുകൊള്ളും കാൽനടക്കാരായി എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും വരുന്ന, അവ വരും എല്ലാ മാർഗത്തിൽകൂടിയും, എല്ലാ മലവഴിയിൽകൂടിയും ദൂരസ്ഥലമായ വിശുദ്ധ കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജ് കർമത്തിന് വന്നുകൊള്ളു വാൻ ജനങ്ങളിൽ പ്രഖ്യാപനം ചെയ്യണമെന്ന് അല്ലാഹു ഇബ്റാഹീം നബി (അ)യോട് കൽപിക്കുകയാണ് ചെയ്യുന്നത്. ഈ കൽപന കിട്ടിയപ്പോൾ "എന്റെ ശബ്ദം എവിടെ എത്തുവാനാണ്?' എന്ന് അദ്ദേഹം പറയുകയുണ്ടായി. "വിളിച്ചു പ്രഖ്യാപിച്ചുകൊള്ളുക! വിളി എത്തിക്കുന്നത് എന്റെ ബാധ്യതയാണ്' എന്ന് അല്ലാഹു മറുപടി നൽകി. അതനു സരിച്ച് അദ്ദേഹം കൽപന പ്രഖ്യാപനം ചെയ്തു. അല്ലാഹു ഉദ്ദേശിച്ചവരെല്ലാം ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഹജ്ജ് കർമത്തിന് വരുന്നത്. ഇപ്രകാരം, ∫ാസ് (റ), മുജാഹിദ് (റ), ഇക്രിമഃ (റ), (റ) മുതലായവ രിൽനിന്ന് നിവേദനങ്ങൾ വന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വിവിധ മാർഗേണ എത്രയോ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചുകൊണ്ട് കൊല്ലംതോറും ലക്ഷക്ക ണക്കായ അടിയാൻമാർ ഇന്നുവരെയും ആ വിളിക്ക് ഉത്തരം നൽകിവരുന്നു. ൽപ്പറ ഇബ്റാഹീം നബി (അ) സ്ഥാപിച്ച ആ കെട്ടിടമല്ല, ഇന്ന് നിലവിലുള്ളത്. നബി തിരുമേനി ˜ യുടെ കാലത്തുണ്ടായ ഒരു മലവെള്ളം നിമിത്തം അതിന് കേടുപാടുകൾ ബാധിക്കുകയും, ക്വുറൈശികൾ അത്പൊളിച്ചു പണിയുകയും ഉണ്ടായി. അന്ന് നബി ˜ 35 വയ് പ്രായമായിരുന്നു. പിന്നീട് യസീദിന്റെ ഖിലാഫത്ത് കാലത്ത് അബ്ദുല്ലാഹിബ്നു സുബൈറു (റ)മായുണ്ടായ യുദ്ധത്തിൽ അതിന് വീണ്ടും പരുക്കു കൾ പറ്റുകയും, ഇബ്നു സുബൈർ കെട്ടിടം പുതുക്കിയുണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ, വീണ്ടും അദ്ദേഹവും ഹജ്ജാജുമായുണ്ടായ മറ്റൊരു യുദ്ധ ത്തിൽ പിണഞ്ഞ കേടുപാടുകൾ നിമിത്തം ഹജ്ജാജ് അത് വീണ്ടും പുതുക്കിപ്പണി തു. ഇത് ഹിജറഃ 74 ൽ ആയിരുന്നു. അന്നത്തെ കെട്ടിടമാണ് ഇന്നും നിലവിലുള്ളത്. എന്നാൽ, ഇബ്റാഹീം നബിക്ക് മുമ്പ് അത് സ്ഥാപിക്കപ്പെട്ടിട്ടുണ്ടായിരുന്നുവോ ജീർണിച്ചുപോയ ഒരു പ്രാചീന കെട്ടിടം അദ്ദേഹം പുനഃസ്ഥാപിച്ചതാണോ, അതോ മുമ്പൊന്നുമില്ലാത്ത ഒരു പുതിയകെട്ടിടം അദ്ദേഹം തീർത്തുപറയുവാൻ മതിയായ തെളിവുകളില്ല. അദ്ദേഹത്തിന് മുമ്പ് തന്നെ അത് നില വിലുണ്ടായിരുന്നുവെന്നും, ആദ്യമായി സ്ഥാപിച്ചത് മലക്കുകളോ, ആദം നബി (അ)യോ ആയിരുന്നുവെന്നും ചില അഭിപ്രായങ്ങൾ പലരിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ക്വുർ ആന്റെ ചില പ്രസ്താവനകൾ നോക്കുമ്പോൾ ഇബ്റാഹീം നബി (അ)യുടെ മുമ്പ് തന്നെ കെട്ടിടം ഉണ്ടായിരുന്നതായി തോന്നിയേക്കുകയും ചെയ്യും. വാസ്തവം അല്ലാഹുവിനറിയാം. ഹജ്ജിനുവേണ്ടി ജനങ്ങളെ ക്ഷണിച്ചതിലുള്ള ഉദ്ദേശ്യം എന്താ ണെന്ന് അടുത്ത ആയത്തുകളിൽ അല്ലാഹു വിവരിക്കുന്നു:-
22:28–29لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ
ثُمَّ لۡيَقۡضُواْ تَفَثَهُمۡ وَلۡيُوفُواْ نُذُورَهُمۡ وَلۡيَطَّوَّفُواْ بِٱلۡبَيۡتِ ٱلۡعَتِيقِ
(28) അവർക്ക് പ്രയോജനകര മായ കാര്യങ്ങളിൽ അവർ സന്നിഹി തരാകുവാനും, ചില നിശ്ചിത ദിവസ ങ്ങളിൽതങ്ങൾക്ക് നൽകിയിരി ക്കുന്ന കന്നുകാലി മൃഗങ്ങളുടെമേൽ (അവയെ അറുത്ത് ബലികഴിക്കു മ്പോൾ)- അല്ലാഹുവിന്റെ നാമം അവർ കീർത്തനം ചെയ്യുവാനും വേണ്ടിയാകുന്നു (അത്). അങ്ങനെ, അവയിൽ ധ ആ കന്നുകാലികളിൽ പ നിന്ന് നിങ്ങൾ തിന്നുകൊള്ളുകയും, ദരിദ്രനായ പരവശന് ഭക്ഷണം നൽകുകയും ചെയ്യുവിൻ. (29) പിന്നീട്, അവർ തങ്ങളുടെ അഴുക്ക് (നീക്കൽ) നിർവ്വഹിച്ചുകൊ ള്ളുകയും, തങ്ങളുടെ നേർച്ചകൾ നിറ വേറ്റുകയും, (ആ) പുരാതനാല യത്തെ "ത്വവാഫ്' (പ്രദക്ഷിണം) ചെയ്കയും ചെയതുകൊള്ളട്ടെ. (28) അവർ സന്നിഹിതരാകുവാൻ വേണ്ടി പ്രയോജനകരമായ കാര്യ ങ്ങളിൽ അവർക്ക് അവർ കീർത്തനം ചെയ്യാനും, പറയുവാനും അല്ലാഹുവിന്റെ നാമം ചില ദിവസങ്ങളിൽ അറിയപ്പെട്ടവയായ, നിശ്ചിത അവർക്ക് അവൻ നൽകിയതിന്റെ മേൽ കന്നുകാലി മൃഗങ്ങ ളിൽനിന്ന് അങ്ങനെ നിങ്ങൾ തിന്നുകൊള്ളുക അതിൽനിന്ന് നിങ്ങൾ ഭക്ഷണം നൽകുകയും (ഭക്ഷിക്കുവാൻ കൊടുക്കുകയും) ചെയ്യുവിൻ പരവശന്, കഷ്ടപ്പെട്ടവന് ദരിദ്രനായ (29) പിന്നെ, അനന്തരം അവർ നിർവ്വഹിക്കട്ടെ അവരുടെ അഴുക്ക് (നീക്കൽ) അവർ നിറവേറ്റുകയും ചെയ്യട്ടെ അവരുടെ നേർച്ചകളെ, വഴിപാടുകളെ അവർ ത്വവാഫും ചെയ്യട്ടെ ആ ആലയത്തെ പുരാതനമായ, വിമുക്തമായ (അവർക്ക് പ്രയോജനകരമായ കാര്യങ്ങൾ) എന്ന് പറഞ്ഞതിൽ ഹജ്ജ് കർമങ്ങൾ, ആ പുണ്യസ്ഥലത്ത് വെച്ച് ചെയ്യുന്ന മറ്റ് ആരാധനാകർമങ്ങൾ എന്നിവക്ക് പുറമെ ഹജ്ജ് കാലത്ത് നടത്തപ്പെടുന്ന കച്ചവടം മുതലായവയും ഉൾപ്പെടുന്നു. (അറിയപ്പെട്ട ദിവസങ്ങൾ)കൊണ്ട് ഇവിടെ ഉദ്ദേശ്യം, ബലി പെരുന്നാൾ ദിവസവും അതിന്റെ അടുത്ത ദിവസങ്ങളുമാണ്. ദുൽഹിജ്ജ: മാസത്തിലെ ആദ്യത്തെ മാസം 8, 9, 10 എന്നീ ദിവസങ്ങളാണെന്നും അഭിപ്രായ ങ്ങളുണ്ട്. (കന്നുകാലി മൃഗങ്ങൾ) എന്നതിന്റെ വിവക്ഷ മേപ്പടി ദിവസങ്ങ ളിൽ ഹജ്ജ് കാലത്ത് ബലിയർപ്പിക്കപ്പെടുന്ന ഒട്ടകം, മാട്, ആട് എന്നീ മൃ ഗങ്ങളത്രെ ഏവഞ്ചരന്മഷവ (അവയുടെ മേൽ അല്ലാഹുവിന്റെ നാമം കീർത്തനം ചെയ്യപ്പെടുക) എന്ന് പറഞ്ഞതിന്റെ താൽപര്യം; അല്ലാഹുവിന്റെ നാമത്തിലും, 'തക്ബീർ' മുഴക്കിക്കൊണ്ടും അവയെ അറുത്ത് ബലികഴിക്കുക എന്നുമാണ്. ബലികർമങ്ങൾ നടത്തുന്നത് വഴി മനു ഷ്യന്റെ ത്യാഗവും, ഭക്തിയും പ്രകടമാക്കുന്നതിന് പുറമെ, അത് കൊണ്ടുളവാകുന്ന മറ്റൊരു പ്രയോജനത്തെയാണ് (നിങ്ങൾ അതിൽനിന്ന് തിന്നുക യും, ദരിദ്രനായ പരവശന് ഭക്ഷണം നൽകുകയും ചെയ്യുവിൻ) എന്ന വാക്യം ചൂണ്ടി ക്കാട്ടുന്നത്. ഇസ്ലാമിനുമുമ്പ് ബലിമൃഗങ്ങളുടെ മാംസം ഭക്ഷിക്കാറില്ലായിരുന്നുവെന്ന് കാണുന്നു. ആ നിലക്ക് ഇത് ഒരു പുതിയ സാമൂഹ്യസേവനമാർഗവും കൂടിയാകുന്നു. ന്ത്തഖ എന്ന വാക്കിന് "അഴുക്ക്, മാലിന്യം' എന്നൊക്കെയാണർത്ഥം. മുടിയെടു ക്കൽ, നഖം മുറിക്കൽ, വാസനദ്രവ്യം ഉപയോഗിക്കൽ മുതലായവ ഹജ്ജ് വേളയിൽ വിരോധിക്കപ്പെട്ട കാര്യങ്ങളാണ്. അങ്ങനെയുണ്ടാകുന്ന ജടയും അഴുക്കും ഹജ്ജിന്റെ അവസാനത്തിൽ നീക്കം ചെയ്യേണ്ടതുണ്ട്. അതാണിവിടെ "പിന്നീട് അഴുക്ക് നീക്കൽ നിർവ്വഹിക്കണം' ( ) എന്ന് പ്രസ്താവിച്ചതിന്റെ സാരം. ഇതും ഹജ്ജു കർമങ്ങളിൽ ഉൾപ്പെട്ട കർമമത്രെ. ഹജ്ജിന്റെ കർമങ്ങളെല്ലാം നിർവ്വഹിച്ച് തങ്ങളുടെ കടമ നിറവേറ്റണമെന്നാണ് മൊത്തത്തിൽ ഇപ്പറഞ്ഞതിന്റെ സാരമെന്നും ചിലർ അഭി പ്രായപ്പെട്ടിട്ടുണ്ട്. ഹജ്ജ് കാലത്ത് അവിടെവെച്ച് ചെയ്യാൻ നേർന്നിട്ടുള്ള നേർച്ച വഴി പാടുകളും, അവിടെ നിർവ്വഹിക്കേണ്ടതുള്ള കടമകളും (തങ്ങളുടെ നേർച്ചകൾ നിറവേറ്റിക്കൊള്ളട്ടെ) എന്ന കൽപ്പനയിൽ ഉൾപ്പെടുന്നു. അടു ക്കൽ ചെല്ലുമ്പോൾ പൊതുവായും, ഹജ്ജ് കർമങ്ങളിൽ പ്രത്യേകമായും ചെയ്യാനുള്ള ഒരു പുണ്യകർമമത്രെ "ത്വവാഫ്' ( ) അഥവാ പ്രദക്ഷിണം ചെയ്യൽ. ഓരോ പ്രാവശ്യത്തിലും ഏഴുവട്ടം വലം വെക്കേണ്ടതുണ്ട്. ഉദ്ദേശിച്ചാണ് (പുരാതനാലയം, അല്ലെങ്കിൽ വിമുക്തമായ ആലയം) എന്ന് പറയുന്നത്. മനുഷ്യർക്ക് പൊതുവിൽ ഒന്നാമതായി ഭൂമിയിൽ സ്ഥാപി ക്കപ്പെട്ട ദേവാലയവും, ഏറ്റവും കാലപ്പഴക്കം ചെന്ന ആരാധനാമന്ദിരവും അതാ യതുകൊണ്ട് ആ പേരിന് അത് തികച്ചും അർഹമായത് തന്നെ. അക്രമികളുടെ അക്രമ ങ്ങളൊന്നും ബാധിക്കാത്ത "വിമുക്തമായ ആലയം' എന്ന അർത്ഥത്തിലാണ് ആ പേർ സിദ്ധിച്ചിട്ടുള്ളതെന്നും ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. (അല്ലാഹുവിന്റെ ആലയം) എന്നും, (പരിപാവനമായ പള്ളി) എന്നുംമറ്റും അതി നെപ്പറ്റി പറയാറുണ്ട്. ചിലപ്പോൾ മക്കായെ ഉദ്ദേശിച്ചും, ചിലപ്പോൾ ചുറ്റു പാടുമായി നിലകൊള്ളുന്ന പള്ളിയെ ഉദ്ദേശിച്ചും അങ്ങനെ പറയാറുണ്ട്.
22:30–31ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ
حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ
(30) അതാണ് (ഹജ്ജിന്റെ വിഷ യം)! ആരെങ്കിലും, അല്ലാഹുവിന്റെ അലംഘ്യ(മായ പരിപാവന) വസ്തു ക്കളെ ബഹുമാനിക്കുന്നതായാൽ, റ∫ിന്റെ അടുക്കൽ ഗുണകരമാകുന്നു. നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെടു ന്നതൊഴിച്ച്- (എല്ലാ) കന്നുകാലികളും (ആടുമാടൊട്ടകവും) നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ആക യാൽ, വിഗ്രഹങ്ങളാകുന്ന അശു ദ്ധിയെ നിങ്ങൾ വർജ്ജിക്കുവിൻ; കള്ളം പറയലും വർജ്ജിക്കുവിൻ;- (31) അല്ലാഹുവിന് വേണ്ടി (യാതൊന്നിനെയും) പങ്ക് ചേർ ക്കാത്ത നിലയിൽ (ആയിരിക്കണം). ആരെങ്കിലും, അല്ലാഹുവിനോട് (വ ല്ലതിനെയും) പങ്ക് ചേർക്കുന്നതാ യാൽ അവൻ, ആകാശത്ത് നിന്ന് വീണിട്ട് അവനെ പറവകൾ റാഞ്ചി ക്കൊണ്ട് പോകുകയോ, ദൂരപ്പെട്ട ഒരു സ്ഥലത്ത് കാറ്റ് കൊണ്ടുപോയിടു കയോ ചെയ്തതുപോലെയായിത്തീ രുന്നു! (അത്രയും ആപൽക്കരമാണ ത്.) (30) അതാണ് ആരെങ്കിലും ബഹുമാനിക്കുന്നതായാൽ അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ എന്നാലത് അവന്ന് ഗുണകരമാണ് തന്റെ റ∫ിന്റെ അടുക്കൽ അനുവദിക്ക പ്പെടുകയും ചെയ്തിരിക്കുന്നു നിങ്ങൾക്ക് കന്നുകാലികൾ (ആടുമാടൊ ട്ടകങ്ങൾ) ഓതിക്കേൾപ്പിക്കപ്പെടുന്നതൊഴികെ നിങ്ങൾക്ക് ആകയാൽ നിങ്ങൾ വർജ്ജിക്കുവിൻ അശുദ്ധിയെ, മാലിന്യത്തെ വിഗ്രഹങ്ങളാകുന്ന, വിഗ്രഹങ്ങളിൽ നിന്നുള്ള വർജ്ജിക്കയും ചെയ്യുവിൻ കള്ളം പറയുന്നത്, കള്ളവാക്ക് (31) നിഷ്കളങ്കഹൃദയന്മാരായി (നേ രായ അല്ലാഹുവിന് വേണ്ടി പങ്ക് ചേർക്കുന്നവരല്ലാതെ അവനോട് ആരെങ്കിലും പങ്ക് ചേർക്കുന്നതായാൽ അല്ലാഹുവിനോട് എന്നാൽ അവൻ വീണത് പോലെയായിരിക്കും ആകാശത്ത് നിന്ന് എന്നിട്ടവനെ റാഞ്ചിക്കൊണ്ടുപോകയും പറവകൾ, പക്ഷികൾ കൊണ്ടുപോയിടുകയും, വീഴ്ത്തുകയും കാറ്റ് ഒരു സ്ഥലത്ത് ദൂരപ്പെട്ട, ആപൽക്കരമായ എന്ന വാക്കിനാണ് "അലംഘ്യമായ വസ്തുക്കൾ' എന്ന് അർത്ഥം കൽപി ച്ചത്. ബഹുമാനിക്കപ്പെടേണ്ടതും, അനാദരിക്കുവാൻ പാടില് ലാത്തതും, പരിപാവനമാ യതും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുവാൻ പാടില്ലെന്ന് മുടക്കം ചെയ്യപ്പെട്ടിരിക്കുന്ന തുമായ കാര്യങ്ങളോ, വസ്തുക്കളോ, സ്ഥലങ്ങളോ വാക്കുപയോഗിക്കപ്പെടുന്നു. (ഹുർമത്ത്) എന്നാണതിന്റെ ഏകവചനം. മലയാള ഭാഷയിൽ ഇതിനോട് ശരിക്കും യോജിക്കുന്ന ഒറ്റവാക്ക് കാണപ്പെടുന്നില്ല. ഇതിന്റെ ധാതുവിൽ നിന്ന്തന്നെ മ്മഞ്ചങ (ഹരീം, ഹറാം, മുഹ്തറം, ഹറം) മുത ലായ വ്യത്യസ്തങ്ങളായ അർത്ഥങ്ങളിൽസന്ദർഭോചിതം നാമങ്ങളായും, വിശേഷണങ്ങളായും ഉപയോഗിക്കപ്പെടുന്നു. ഇവിടെ ഹജ്ജിന്റെ കർമ ങ്ങളും, ഓരോന്നിനും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളും ഈ വാക്കിൽ ഉൾപ്പെടുന്നു. പരി പാവന വസ്തുക്കളായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതിനെയെല്ലാം ബഹുമാനിക്കുകയെ ന്നത് അവന്റെ അടുക്കൽ വളരെ പ്രധാനപ്പെട്ട പുണ്യകർമമാണെന്നത്രെ 30-ാം ആയ ത്തിന്റെ ആദ്യഭാഗം കുറിക്കുന്നത്. തുടർന്നുകൊണ്ട് ഹജ്ജ് കാര്യങ്ങളോടും, അവതരണകാലത്ത് അറ ബികൾക്കിടയിൽ നടപ്പുണ്ടായിരുന്ന ആചാരങ്ങളോടും ബന്ധപ്പെട്ട ചില കാര്യങ്ങളെ ക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ആടുമാടൊട്ടകങ്ങൾക്കാണല്ലോ (കന്നുകാലികൾ) എന്ന് പറയുന്നത്. ഭക്ഷ്യവസ്തുക്കളായും, വാഹനങ്ങളായും, ബലിമൃഗങ്ങളായും ഇസ്ലാമിന് മുമ്പും അറബികൾ ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷേ, അവ രാൽ കെട്ടിച്ചമക്കപ്പെട്ടതും, അല്ലാഹു വിരോധിച്ചതും, ബഹുദൈവാരാധനയിൽ അധി ഷ്ഠിതവുമായ പല നടപടികളും അവർ അനുഷ്ഠിച്ചു വന്നിരുന്നു. വിരോധിക്കപ്പെട്ട പലതും അനുവദനീയമായും, അനുവദിക്കപ്പെട്ട പലതും വിരോധമായും അവർ അനു ഷ്ഠിച്ചു വന്നിരുന്നു. വിരോധിക്കപ്പെട്ട പലതും അനുവദനീയമായും, അനുവദിക്കപ്പെട്ട പലതും വിരോധമായും അവർ കരുതിവന്നു. അതുകൊണ്ട്, എല്ലാതരം ശവങ്ങളും, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെടുകയോ ബലിചെയ്യപ്പെടുകയോ ചെയ്യു ന്നവയും ഉപയോഗിക്കുവാൻ പാടില്ലെന്ന് കർശനമായി വിരോധിച്ചിരിക്കു ന്നു. അത്തരത്തിൽ പെടാത്ത എല്ലാ ആടുമാടൊട്ടകവും ഭക്ഷിക്കുകയും, അല്ലാഹു വിന് ബലിയർപ്പിക്കുകയും ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നത്രെ അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. വിഗ്രഹങ്ങളും, അവയുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും അടങ്ങുന്ന അശുദ്ധികളെയും അന്ന് നിലവിലുണ്ടായിരുന്നതും അല്ലാത്തതുമായ എല്ലാ കള്ളവാദങ്ങളെയും വ്യാജ സംസാരങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിഷ്കളങ്കതയോടുകൂടി വേണമെന്നാണ് 31-ാം വചനത്തിന്റെ ആദ്യഭാഗം കാണിക്കു ന്നത്. ശിർക്ക് കൊണ്ടുണ്ടാകുന്ന നാശത്തിന്റെ ഭയങ്കരത ഉപമാരൂപത്തിൽ ചൂണ്ടിക്കാ ട്ടുകയാണ് അതിന്റെ അവസാനഭാഗം ചെയ്യുന്നത്.
22:32ذَٰلِكَۖ وَمَن يُعَظِّمۡ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ
(32) അതാണ് (കാര്യം)! ആരെ ങ്കിലും, അല്ലാഹുവിന്റെ (മത) ചി” ങ്ങളെ ബഹുമാനിക്കുന്നതായാൽ, തന്നെ, കാരണം:) നിശ്ചയമായും അത്, ഹൃദയങ്ങളുടെ ഭക്തിയിൽ നിന്നുള്ളതാണ്. (32) അതാണ് ആരെങ്കിലും ബഹുമാനിക്കുന്നതായാൽ അല്ലാഹുവിന്റെ ചി”ങ്ങളെ എന്നാൽ നിശ്ചയമായും അത് ഭക്തിയിൽനി ന്നുള്ളതാണ്, ഭക്തി നിമിത്തമാണ്, സൂക്ഷ്മതയാലാണ് ഹൃദയങ്ങളുടെ ഒരു വിഷയമോ, വാചകമോ തീർന്നശേഷം, വ്യാകരണപരമായ പ്രത്യേക ഘടനാ ബന്ധമൊന്നുമില്ലാത്ത മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ, രണ്ടും തമ്മിൽ വിഷയപര മായ ഒരു ബന്ധം സ്ഥാപിക്കുവാൻവേണ്ടി ന്നറന്മര ,ന്നറജ ,ഏന്മിഴ (ഇതാണ്, അതാണ്, ഇങ്ങനെയാണ്, അങ്ങനെയാണ്) എന്നിങ്ങനെയുള്ള സൂചനാ നാമങ്ങൾ അറബിഭാഷ യിൽ ഉപയോഗിക്കുക പതിവുണ്ട്. അതനുസരിച്ചാണ് ഇവിടെയും 30-ാം വചനത്തിലും ന്നറജ (അതാണ്) എന്ന പദം ആരംഭത്തിൽ വന്നുകാണുന്നത്. ഇത്തരം പ്രയോഗങ്ങ ളിൽ, സന്ദർഭത്തിനൊത്ത് സൂചനാസാരങ്ങൾ പലതും അതിൽ അടങ്ങിയിട്ടുമുണ്ടാകും. ഏതാണ്ട് ഇതുപോലെയുള്ള ചില പ്രയോഗങ്ങൾ നമ്മുടെ ഭാഷയിലും കാണാം. "അതെ, അങ്ങനെ, ശരി' തുടങ്ങിയ പല പദങ്ങളും ഈ ആവശ്യാർത്ഥം മലയാളത്തിലും ഉപ യോഗിക്കപ്പെടുന്നു. (ചി”ങ്ങൾ) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് മതസംബന്ധമായ പ്രത്യേക അട യാളങ്ങളായി കരുതപ്പെടുന്ന കാര്യങ്ങളാണ്. കർമങ്ങൾ, വേഷഭൂഷണങ്ങൾ, സംസാ രം, പ്രവൃത്തി ആദിയായവയിലെല്ലാം തന്നെ, കക്ഷികൾക്കിടയിലും, മതസ്ഥർക്കിടയി ലും, സമുദായങ്ങൾക്കിടയിലും പലപ്പോഴും ചില വ്യത്യസ്ത രീതികളുമുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന കൂട്ടത്തിൽപെട്ടവരാണെന്ന്സാമാന്യേന കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇസ്ലാമിന്റെതായ പ്രത്യേക അടയാ ളമാകുന്നതെല്ലാം (അല്ലാഹുവിന്റെ ചി”ങ്ങൾ, ഇസ്ലാമിന്റെ ചിഹ്ന ങ്ങൾ) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഒരു കൂട്ടരുടെ പ്രത്യേക ചി”ങ്ങളെ ആദ രിക്കുന്നതും, അനുകൂലിക്കുന്നതും ആ കൂട്ടരോടുള്ള പ്രത്യേക ബഹുമാനംകൊണ്ടോ അനുഭാവം കൊണ്ടോ ആണെന്നും, അതിനെ അനാദരിക്കുന്നതും, ധിക്കരിക്കുന്നതും അവരോടുള്ള വെറുപ്പ് കൊണ്ടാണെന്നും വ്യക്തമാണ്. ഒരു കക്ഷിയുടെയോ, മതത്തി ന്റെയോ പ്രത്യേക ചി”മായി കരുതപ്പെടുന്ന കേവലം ഒരു കാര്യത്തെ അവമതിക്കുകയെന്നത്, ആ കക്ഷിയുടെയോ മതത്തിന്റെയോ തന്നെ കർശനമായ ഒരു നിയമത്തെ ലംഘിക്കുന്നതിനെക്കാൾ വലിയ അപരാധമായിട്ടായിരിക്കും കരുതപ്പെടു ക. ഇതാണിതിന് കാരണം. അത് കൊണ്ടുതന്നെയാണ്. അല്ലാഹുവിന്റെ ചി”ങ്ങളെ ഒരുവൻ ബഹുമാനിക്കുന്നത് കണ്ടാൽ, അത് അല്ലാഹുവിനോട് അയാൾക്കുള്ള ഹൃദ യംഗമായ ഭക്തിയുടെ ലക്ഷണമായി അല്ലാഹു പ്രസ്താവിച്ചതും. ഈ തത്വം, ഇക്കാലത്തെ മുസ്ലിംസഹോദരൻമാർ പ്രത്യേകം മനിരുത്തേണ്ടി യിരിക്കുന്നു. "ഏകസംസ്കാരാ' ദിവാദങ്ങളിൽ അറിഞ്ഞും അറിയാതെയുംവാക്ക് കൊണ്ടല്ലെങ്കിൽ പ്രവൃത്തികൊണ്ടെങ്കിലുംമനുഷ്യൻ ലയിച്ചുപോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ദുരുദ്ദേശ്യത്തോടുകൂടിയല്ലെങ്കിലും, അനിസ്ലാമിക ചി”ങ്ങൾ സ്വീക രിച്ചുവരികയും, ഇസ്ലാമിക ചി”ങ്ങളെ അവ ചെറുതോ വലുതോ മുസ്ലിമിനെ ക്രമേണ അമുസ്ലിമാക്കിത്തീർക്കു വാനുള്ള പൈശാചിക പ്രേരണയാണെന്ന് ഓർക്കേണ്ടിയിരിക്കുന്നു. നമ്മുടെ യുവാ ക്കൾപാമരൻമാർ മാത്രമല്ല ചില ആധുനിക പരിഷ്കാരല ഹരി പിടിപെ ട്ടും, അനിസ്ലാമിക സംസ്കാരത്തിന്റെ ബാഹ്യമായ മോടിയിൽ ആകൃ ഷ്ടരായുംകൊണ്ട് ഇസ്ലാമിക ശിക്ഷണ വലയത്തിന് പുറത്ത് പോയിക്കൊണ്ടി രിക്കുന്ന കാഴ്ച മതഭക്തിയുള്ള ഏതൊരു മുസ്ലിം ഹൃദയത്തെയും വ്യസനിപ്പിക്കാ തിരിക്കയില്ല. വേഷഭൂഷാദികളിൽ നിന്നാരംഭിക്കുന്ന ഈ അനുകരണ വാഞ്ഛ ക്രമേണ ആചാരാനുഷ്ഠാനങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും സ്വാധീനം ചെലുത്തുകയും ഒടുക്കം നാമത്തിലും പ്രസംഗവേദികളിലും മാത്രം മു സ്ലിമായിത്തീരുകയുമാണ് ഇതിന്റെ അനന്തരഫലം. ( ) മനഃ ശാസ്ത്രം പഠിപ്പിച്ചുതരുന്ന ഈ പരമാർത്ഥത്തെയാണ് നബി ˜ യുടെ ഒരു ഹദീഥ് നമ്മെ പഠിപ്പിക്കുന്നത്. ഭ (ആരെങ്കിലും ഒരു ജനതയോട് സാദൃശ്യം സ്വീകരി ച്ചാൽ അവൻ അവരിൽ ഉൾപ്പെട്ടവനാകുന്നു). "അല്ലാഹുവിന്റെ ചി”ങ്ങൾ' എന്ന് ഇവിടെ പറയുമ്പോൾ അതുകൊണ്ട് ഉദ്ദേശിക്ക പ്പെടുന്നത് പ്രധാനമായും, ഹജ്ജ്കാര്യ സംബന്ധമായ ബലിമൃഗങ്ങളാകുന്നു. എങ്കി ലും, അതിനെപ്പറ്റിമാത്രം പറഞ്ഞുമതിയാക്കാതെ, ഒരു പൊതുതത്വമെന്ന നിലക്കാണ് ഇക്കാര്യം ഇവിടെ അല്ലാഹു പ്രസ്താവിച്ചതും, ഓർമപ്പെടുത്തിയതും,.ഈ വസ്തുത പ്രത്യേകം ശ്രദ്ധാർഹമാണ്. മറ്റൊരു സംഗതി: ഓരോ സമുദായത്തിനും ചില ആചാര ങ്ങളും സംസ്കാരങ്ങളും ഉണ്ടായിരിക്കുക സ്വാഭാവികമാണ്, അതുപോലെ ഇസ്ലാ മിനും ചിലതെല്ലാം ഉണ്ടെന്നല്ലാതെ ഇസ്ലാമിക ചി”ങ്ങൾക്കെന്താണ് ഇത്ര വിശേ ഷത? എന്നൊരു സംശയം വല്ലവർക്കും തോന്നുവാൻ അവകാശമുണ്ട്. "അല്ലാഹുവിന്റെ ചി”ങ്ങൾ' ( ) എന്നും, "അല്ലാഹുവിന്റെ അലംഘ്യവസ്തുക്കൾ' ( ) എന്നുമുള്ള പ്രയോഗംതന്നെ അതിനുള്ള മറുപടിയാകുന്നു. അതായത്: അല്ലാഹു നിശ്ച യിച്ചതും, അവൻ ഇഷ്ടപ്പെടുന്നതുമായ ചി”ങ്ങളേതോ അതാണ് ഇസ്ലാമിന്റെ ചി” ങ്ങൾ; മറ്റുള്ളതെല്ലാം സൃഷ്ടികളുടെ നിശ്ചയങ്ങളും ഇഷ്ടങ്ങളുമാണ് എന്ന് സാരം. ബലിമൃഗങ്ങളാകുന്ന ചി”ങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു:-
22:33لَكُمۡ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ مَحِلُّهَآ إِلَى ٱلۡبَيۡتِ ٱلۡعَتِيقِ
(33) (ബലിമൃഗങ്ങളാകുന്ന) അവ യിൽ, ഒരു നിശ്ചിത അവധിവരേക്ക് നിങ്ങൾക്ക് പ്രയോജനങ്ങളുണ്ട്; പിന്നീട്, അവയുടെ (ബലികർമത്തി ന്) അനുവദിക്കപ്പെട്ട സ്ഥലം (ആ) "പുരാതനാലയത്തി'ന്നടുത്താകുന്നു. (33) വന്നാൽ, അവയെ അടുത്ത്ഹറമിൽവെച്ച് അറുത്ത് ബലി നടത്തേണ്ടതാണ്. വിഭാഗം - 5
22:34وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ
(34) എല്ലാ സമുദായത്തിനും അല്ലാഹു നൽകി യിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേൽ അവന്റെ നാമം കീർത്തനം ചെയ്യുവാ നായിനാം (അല്ലാഹു) ഓരോ കർമാനുഷ്ഠാനമുറ ഏർപ്പെടുത്തിയി രിക്കുന്നു. എന്നാൽ, നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) മാത്രമാ കുന്നു; ആകയാൽ, അവന് (മാത്രം) നിങ്ങൾ കീഴ്പെടുക. ധ "ഇസ്ലാം' അനുഷ്ഠിക്കുക. പ (നബിയേ) വിനീ തൻമാർക്ക് നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (34) എല്ലാ സമുദായത്തിനും നാം ഏർപ്പെടുത്തിയിരിക്കുന്നു ഒരു കർമാനുഷ്ഠാനമുറ അവർ കീർത്തനം ചെയ്യാൻ, പറയുവാൻ അല്ലാഹുവിന്റെ നാമത്തെ അവൻ അവർക്ക് നൽകിയതിന്റെമേൽ കന്നുകാലി മൃഗങ്ങളിൽനിന്ന് എന്നാൽ നിങ്ങളുടെ ഇലാഹ്, ആരാധ്യൻ ഏക ഇലാഹാണ് ആകയാൽ അവന് നിങ്ങൾ കീഴ്പെ ടുവിൻ, ഇസ്ലാമിനെ അനുഷ്ഠിക്കുവാൻ നീ സന്തോഷവാർത്തയും അറിയി ക്കുക വിനീതൻമാർക്ക്, താഴ്മ കാട്ടുന്നവർക്ക് (കർമാനുഷ്ഠാനമുറ) എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ബലി കർമങ്ങളാകുന്നു. മൃഗങ്ങളെ ബലി ചെയ്യുക എന്ന കർമം മുസ്ലിം നബി തിരുമേനി ˜ യുടെ "ഉമ്മത്തി' ന്മാത്രം നിശ്ചയിക്കപ്പെട്ട ഒന്നല്ല. മുമ്പുള്ള ദൈവിക മതസമുദായങ്ങളിലും ബലിസമ്പ്രദായങ്ങളുണ്ടായിരുന്നു. ആചരണരീതിയിൽ വ്യത്യാസമുണ്ടായിരിക്കുമെങ്കിലും അവയുടെയെല്ലാം ഉദ്ദേശ്യം ഒന്നുതന്നെ. അല്ലാഹു വിന് മുമ്പിൽ താഴ്മയും ഭക്തിയും പ്രദർശിപ്പിക്കുക, അവന്റെ പ്രീതിക്കുവേണ്ടി ത്യാഗം ചെയ്യുക, അവന്റെ നാമം കീർത്തനം ചെയ്യുക മുതലായവയാണത്. എല്ലാവരുടെയും ഇലാഹ് ഏക ഇലാഹായത് കൊണ്ട് ഇത്തരം കർമങ്ങൾ അവനെ ഉദ്ദേശിച്ചുമാത്രമേ ആരും ചെയ്യാവൂ; അവന് മാത്രമേ കീഴ്വണങ്ങാവൂ; വിനീത ഹൃദയൻമാരായ ആളു കൾക്കാണ് ഇങ്ങനെയുള്ള കർമാനുഷ്ഠാനങ്ങൾ ഫലപ്രദമാകുക; അവർക്കത് വമ്പിച്ച പ്രതിഫലം ലഭിക്കുവാൻ കാരണമാകുകയും ചെയ്യും. എന്നെല്ലാം അല്ലാഹു ഉണർത്തു ആരാണെന്ന് അടുത്ത വചനത്തിൽ കാണാം:-
22:35–36ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَٱلصَّـٰبِرِينَ عَلَىٰ مَآ أَصَابَهُمۡ وَٱلۡمُقِيمِي ٱلصَّلَوٰةِ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ
وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَـٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ
(35) (അതായത്) യാതൊരുകൂട്ടർ: അല്ലാഹുവിനെക്കുറിച്ച് പ്രസ്താവിക്ക പ്പെട്ടാൽ, തങ്ങളുടെ ഹൃദയങ്ങൾ വിറ കൊള്ളുന്നതാണ്;- തങ്ങൾക്ക് ബാധി ക്കുന്നതിൽ (ആപത്തുകളിൽ) സഹ നശാലികളും, നമസ്കാരം നിലനിറു ത്തുന്നവരും! നാം അവർക്ക് നൽകി യിട്ടുള്ളതിൽ നിന്ന് (സൽകാര്യങ്ങ ളിൽ) ചിലവഴിക്കുകയും ചെയ്യും, (ഇ ങ്ങനെയുള്ളവരാണത്). (36) ബലിയൊട്ടകങ്ങളാകട്ടെ, നാം അവയെ നിങ്ങൾക്ക് "അല്ലാഹുവിന്റെ (മത) ചി”ങ്ങളിൽ പെട്ടതാക്കിയിരി ക്കുകയാണ്; നിങ്ങൾക്ക് അവയിൽ ഗുണമുണ്ട്. അതിനാൽ, വരിവരിയായ നില യിൽ (നിറുത്തിക്കൊണ്ട്) അവയുടെ മേൽ അല്ലാഹുവിന്റെ നാമം നിങ്ങൾ കീർത്തനം ചെയ്യുവിൻ! അങ്ങനെ, (അറുത്തശേഷം) അവ യുടെ പാർശ്വങ്ങൾ നിലംപതിച്ചാൽ ധ ജീവൻ പോയി വീണാൽ പ അവയിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, (ചോ ദിച്ചുവാങ്ങാൻ വരാതെ) സംതൃപ്തി യടഞ്ഞുനിൽക്കുന്നവന്നും, ആഗ്രഹി ച്ചുവരുന്നവന്നും ഭക്ഷിക്കുവാൻ കൊടുക്കുകയും ചെയ്യുവിൻ. അപ്ര കാരം, അവയെ നിങ്ങൾക്ക് നാം കീഴ്പെടുത്തിത്തന്നിരിക്കുകയാണ്നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടി. (35) അവർ ചിലവഴിക്കുകയും ചെയ്യും (36) ഒട്ടക ങ്ങളെ (ബലിയൊട്ടകങ്ങളെ) അവയെ നാം ആക്കിയിരിക്കുന്നു നിങ്ങൾക്ക് അല്ലാഹുവിന്റെ ചി”ങ്ങളിൽപെട്ടത് നിങ്ങൾക്കുണ്ട് അതിൽ ഗുണം, നന്മ അതിനാൽ നിങ്ങൾ കീർത്തനം ചെയ്യുവിൻ അല്ലാഹുവിന്റെ നാമത്തെ അവയുടെമേൽ വരികളായി, യായി അങ്ങനെ നിലംപതിച്ചാൽ, വീണാൽ അവയുടെ പാർശ്വ ങ്ങൾ, ഭാഗങ്ങൾ അപ്പോൾ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക അതിൽനിന്ന് ഭക്ഷിക്കുവാൻ കൊടുക്കയും ചെയ്യുവിൻ സംതൃപ്തി അടഞ്ഞവന് (ചോദിക്കാതെ ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞവന്) ആഗ്രഹിച്ചുവരുന്നവനും, ചോദിച്ചുവരു ന്നവനും അപ്രകാരം അതിനെ നാം കീഴ്പെടുത്തിയിരിക്കുന്നു നിങ്ങൾക്ക് നിങ്ങൾ ആയേക്കാം , നിങ്ങൾ ആകുവാൻ വേണ്ടി നിങ്ങൾ കൃതജ്ഞത കാണിക്കും എന്ന വാക്ക് ബലികർമം ചെയ്യപ്പെടുന്ന ഒട്ടകങ്ങൾക്ക് പ്രത്യേകമായും, മാടു കൾക്കും ഒട്ടകങ്ങൾക്കും പൊതുവായും ഉപയോഗിക്കപ്പെടും. ഒട്ടകങ്ങളെ അറുക്കുന്നത് അവയെ നിറുത്തിക്കൊണ്ടാകുന്നു. ജീവൻപോകുമ്പോൾ അവ ഒരു വശത്തേക്ക് മറി ഞ്ഞുവീഴുന്നു. അതുകൊണ്ടാണ് "അവയുടെ പാർശ്വങ്ങൾ വീണാൽ' എന്ന് പറഞ്ഞ ത്. ഉള്ളതിലും, കിട്ടിയതിലും തൃപ്തിയടഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ ആവശ്യം പ്രകടിപ്പിക്കാത്തവനാണ് ഞ്ഞളസ്ലയ (സംതൃപ്തി അടഞ്ഞവൻ). ദാനധർമങ്ങൾ ലഭിക്കു വാൻവേണ്ടി മുന്നോട്ട് വരുന്നവനാണ് (ആഗ്രഹിച്ചുവരുന്നവൻ). ഈ രണ്ട് തര ക്കാർക്കും ബലിമൃഗങ്ങളുടെ മാംസം ദാനം ചെയ്യണമെന്ന് സാരം. കേവലം വലിപ്പവും ശക്തിയുമുള്ള മൃഗമാണ് ഒട്ടകം. എങ്കിലും, വളരെ സഹനവും സൗമ്യശീലവുമുള്ള ഒരു ജീവിയുമാണത്. അറുക്കുവാൻ കൊണ്ട് വന്നു നിറുത്തുമ്പോൾ പോലും യാതൊരു മിരട്ടും കാണിക്കാതെ, അത് അനുസരിച്ചു നിൽക്കുന്നു. ഉഷ്ണമേ റിയ മരുഭൂമിയിൽ കൂടിയുള്ള യാത്രകളിൽ ഒട്ടകത്തിന്റെ സേവനം വളരെ വമ്പിച്ചതാ ണ്. വളരെ നാളുകളോളം ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ചുകൊണ്ടും, വലിയഭാരം ചുമന്നുകൊണ്ടും യജമാനന്റെ ആജ്ഞയനുസരിച്ച് അത് സുദീർഘം സഞ്ചരിച്ചുകൊ ണ്ടിരിക്കും. ഇങ്ങനെയെല്ലാം അതിനെ മനുഷ്യന്റെ നിയന്ത്രണത്തിന് വിധേയമാക്കി ക്കൊടുത്തത് അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമത്രെ. ബലികർമ സമ്പ്രദായം മുൻസമുദായങ്ങളിലും നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഉണർത്തുകയും, പ്രത്യേക പരിഗണനയോടെ അതിനെപ്പറ്റി പ്രോത്സാഹനം നൽകു കയും ചെയ്തശേഷം അതിലടങ്ങിയ യുക്തിതത്വങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
22:37لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ
(37) അവയുടെ മാംസങ്ങളാകട്ടെ, രക്തങ്ങളാകട്ടെ അല്ലാഹുവിങ്കൽ എത്തുന്നില്ലതന്നെ; പക്ഷേ, നിങ്ങ ളിൽനിന്നുള്ള ഭക്തി അവങ്കൽ എത്തു ന്നതാണ്. ചെയ്തു തന്നതിന് നിങ്ങൾ അല്ലാഹുവിന് "തക്ബീർ (മഹത്വപ്രകീർത്തനം) നടത്തുവാൻവേണ്ടി അപ്രകാരം അവയെ അവൻ നിങ്ങൾക്ക് കീഴ്പെ ടുത്തിത്തന്നിരിക്കുന്നു. (നബിയേ) സുകൃതവാൻമാർക്ക് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക. (37) എത്തുന്നതല്ലതന്നെ അല്ലാഹുവിങ്കൽ അവയുടെ മാംസം അവയുടെ രക്തവും (എത്തുക) ഇല്ല പക്ഷേ, എങ്കിലും അവ ങ്കൽ എത്തുന്നു ഭക്തി, ഭയഭക്തി നിങ്ങളിൽനിന്ന് അപ്രകാരം അവയെ അവൻ കീഴ്പെടുത്തിയിരിക്കുന്നു നിങ്ങൾക്ക് നിങ്ങൾ തക്ബീർ (മഹത്വ പ്രകീർത്തനം) നടത്തുവാൻവേണ്ടി, തക്ബീർ മുഴക്കുവാനായി അല്ലാഹുവിന് അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തതിന് സന്തോ ഷവാർത്തയും അറിയിക്കുക സുകൃതവാൻമാർക്ക്, പുണ്യകർമം ചെയ്യുന്ന വർക്ക് ബലിമൃഗങ്ങളുടെ മാംസം വല്ലവർക്കും കൊടുത്തത് കൊണ്ടോ, വിഗ്രഹങ്ങളുടെയും ദേവൻമാരുടെയും ആരാധകൻമാർ അവയുടെ പ്രസാദത്തിന് വേണ്ടി ചെയ്യാറുള്ളത് പ്രകാരം കുറെ രക്തം ഒഴുക്കിയത് കൊണ്ടോ, മക്കാ മുശ്രിക്കുകൾ ചെയ്തിരുന്നത്പോലെ ബലിമൃഗങ്ങളുടെ രക്തം എവിടെയെങ്കിലും വാരിപ്പുരട്ടുന്നത് കൊണ്ടോ ഒന്നുംതന്നെ അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയില്ല. മാംസമോ രക്തമോ അല്ല അല്ലാഹു സ്വീകരിക്കുന്നത്. അതവന് ആവശ്യവുമില്ല. എന്നാൽ ബലികർമം മുഖേന മനുഷ്യൻ അവന്റെ ത്യാഗമനഃസ്ഥിതിയും അല്ലാഹുവോടുള്ള ഭക്തിയും പ്രക ടമാക്കുന്നതാണ് അല്ലാഹുവിന്റെ പ്രീതിക്ക് കാരണമാകുന്നത്. അത് പ്രകടമാക്കുക യാണ് ബലികർമം കൊണ്ടുദ്ദേശ്യം. അല്ലാഹുവിന്റെ പ്രീതി മാത്രം ഉന്നംവെച്ച് നിഷ്ക ളങ്കമായി ചെയ്യുന്ന ബലികർമങ്ങളടക്കമുള്ള സൽക്കർമങ്ങൾ മാത്രമേ അവങ്കൽ സ്വീകാ ര്യമാകുകയുള്ളൂ എന്ന് സാരം. ഇബ്റാഹീം നബി (അ) സ്വപുത്രനായ നബി (അ)യെ ബലിയർപ്പി ക്കാൻ തയ്യാറായ സംഭവത്തെത്തുടർന്നാണ് പിന്നീട് ബലികർമസമ്പ്രദായം നടപ്പാക്ക പ്പെട്ടത്. അല്ലാഹുവിന്റെ കൽപനക്കും പ്രീതിക്കും വേണ്ടി മനുഷ്യൻ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യാഗം ചെയ്യാൻ തയ്യാറാണെന്ന് അത് മുഖേന അവർ പ്രകട മാക്കുന്നു. ആ നിലക്ക് ബലി ചെയ്യപ്പെടുന്ന മൃഗം കേവലം ഒരു നാമമാത്ര മൃഗമായിരി ക്കാതെകഴിയുന്നത്ര വിലപിടിച്ചതും, ആകൃതിയിലും പ്രകൃതിയിലുമെല്ലാം തന്നെ ആകർഷകവും, കോട്ടവും എന്ന് അധികം ചിന്തിക്കാതെത്തന്നെ ആർക്കും മനിലാക്കുവാൻ സാധിക്കും. അത് പോ ലെത്തന്നെ, ബലിനടത്തൽ കേവലം ആരാധനാകർമങ്ങളിൽ ഒന്നാകക്കൊണ്ട് നടത്തേണ്ടുന്ന രൂപവും അതിന്റെ മര്യാദകളും അല്ലാഹുവും റസൂലും നിർദ്ദേ ശിച്ചമാതിരിതന്നെ ആയിരിക്കേണ്ടതുമാണ്. ഇതൊന്നും ആലോചിക്കേണ്ടതില്ലെന്നോ, ബലിമൃഗങ്ങളുടെ മാംസമോ രക്തമോ തോലോ ഒന്നും ഒരു പ്രശ്നമാക്കേണ്ടതില്ലെന്നോ, ഈ വക സംഗതികളെക്കുറിച്ച് പരിഗണിക്കൽ വെറും ആചാരങ്ങളും ചടങ്ങുകളും മാത്രമാണെന്നോ ഈ ആയത്തിൽ നിന്ന് തെറ്റിദ്ധരിക്കാവതല്ല. ചിലർ ഇതിൽനിന്ന് അങ്ങനെ സമർത്ഥിച്ചു കാണുന്നത് പ്രമാണപ്പെട്ട പല ഹദീഥുകളുടെയും ശരിയായ താല്പര്യങ്ങൾക്ക് വിരുദ്ധമത്രെ. ഉദാഹരണമായി: "വ്യക്തമായ നിലയിൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളവ, വ്യക്തമായ രോഗം പിടിപെട്ടിട്ടുള്ളവ, വ്യക്തമാംവണ്ണം കോട്ടം കാണാവുന്ന മുടന്ത്, പ്രായാധിക്യത്താൽ മേദ് നഷ്ടപ്പെട്ടവ എന്നീ നാലും ബലി കർമത്തിന് ( ) കൊള്ളുകയില്ല' എന്ന് നബി ˜ പ്രസംഗിച്ചതായി (റ) ഉദ്ധരിക്കുന്നു. ( ) "കണ്ണ്, ചെവി എന്നിവയെപ്പറ്റി (വല്ല കേടുപാടുകളും ഉണ്ടോ എന്ന്) പ്രത്യേകം ഗണിക്കുവാനും, മുടന്തുള്ളതിനെയും, ചെവി യുടെ മുൻവശമോ പിൻവശമോ കീറിപ്പൊളിഞ്ഞുകിടക്കുന്നതിനെയും, ഇരുചെവിക ളും കീറിപ്പിളർന്നതിനെയും, മുൻപല്ലുകൾ കൊഴിഞ്ഞുപോയിട്ടുള്ളതിനെയും ബലി കർമത്തിന് ഉപയോഗിക്കാതിരിക്കാനും നബി ˜ ഞങ്ങളോട് കൽപിച്ചിട്ടുണ്ടെന്ന് അലി (റ)യും പ്രസ്താവിച്ചിരിക്കുന്നു. ( ) സ്ഥലദൈർഘ്യം ഓർത്ത് കൂടു തൽ ഉദ്ധരിക്കുന്നില്ല. നബി ˜ യിൽ നിന്ന് ഒന്നുരണ്ട് ഹദീഥുകൾ ഉദ്ധരിച്ചുകൊണ്ട് നാം മേലുദ്ധരിച്ച പ്രകാരമാണ് ഈ ആയത്തിന്റെ സാരം എന്ന് സൂചിപ്പിച്ചശേഷം മഹാ നായ ഇബ്നുകഥീർ (റ) തന്റെ തഫ്സീറിൽ ഏതാണ്ട് ഇങ്ങനെ പറയുന്നത് കാണാം ; "അപ്പോൾ ഇപ്പറഞ്ഞതിന്റെ (ബലിമൃഗങ്ങളുടെ മാംസങ്ങളും രക്തവും അല്ലാഹുവിങ്കൽ എത്തുന്നില്ല, നിങ്ങളുടെ ഭക്തിയാണ് അവങ്കൽ എത്തുന്നത് എന്ന് പറഞ്ഞതിന്റെ) താല്പര്യം, കർമങ്ങളിൽ നിഷ്കളങ്കത പാലിച്ചവന് അല്ലാഹുവിങ്കൽ നിന്നുള്ള സ്വീക രണം ശരിക്ക് ലഭിക്കുന്നതാണെന്ന് കാണിക്കലാണ്. സത്യാന്വേഷികളായ പണ്ഡി തൻമാരുടെ അടുക്കൽ ഇപ്പറഞ്ഞതിന് ഇതല്ലാതെ വേറൊരു പ്രത്യക്ഷമായ അർത്ഥ വുമില്ല.' 25-ാം വചനത്തിൽ, മുശ്രിക്കുകൾ ചെയ്തിരുന്ന ഒരു യിൽ മുസ്ലിംകൾക്ക് പ്രവേശനം അനുവദിക്കാതിരുന്നതിനെപ്പറ്റിപറഞ്ഞുവല്ലോ. അവരുടെ അനേകം അക്രമങ്ങളിൽ ഒന്നായിരുന്നു അത്. തുടർന്നുകൊണ്ട് യുടെ സ്ഥാപ നവും, സ്ഥാപനോദ്ദേശ്യവും, തങ്ങളുടെ വന്ദ്യപിതാവായ ഇബ്റാഹീം നബി (അ)ക്ക് അതുമായുള്ള ബന്ധവും വിവരിച്ചു. ആ പുണ്യാലയത്തിൽവെച്ച് നടത്തപ്പെടേണ്ടുന്ന പല കർമങ്ങളെക്കുറിച്ചുംസംസാരിച്ചു. ബലികർമത്തിന്റെ സാക്ഷാൽ ഉദ്ദേശ്യവും വ്യക്തമാക്കി. ഇങ്ങനെയുള്ള പരിപാവനകർമങ്ങൾ ചെയ്യാനായി, മക്കക്കാരെന്നോ അല്ലാ ത്തവരെന്നോ വ്യത്യാസമില്ലാതെ, അല്ലാഹുവിൽ വിശ്വസിക്കുന്ന ഏവർക്കും വേണ്ടി പുരാതനകാലം മുതൽക്കേ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ വിശുദ്ധ മന്ദിരത്തിങ്കൽനിന്ന് അതേ നാട്ടുകാരായ സത്യവിശ്വാസികളെ മാത്രം തടഞ്ഞുകളയുകയും, അവിടെ ശിർക്കിന്റെ കർമങ്ങൾ മാത്രം നടത്തപ്പെടുകയും ചെയ്യുമ്പോൾ, അത് എത്രമാത്രം ധിക്കാരമാണ്?! 25-ാം വചനത്തിൽ അന്തർഭവിച്ചുകണ്ട ആ കനത്ത താക്കീതിന്റെ പ്രത്യാഘാതം അടുത്ത ആയത്തുകളിൽ പ്രത്യക്ഷപ്പെടുന്നു:-
22:38–39۞إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓاْۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٖ كَفُورٍ
أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ
(38) നിശ്ചയമായും, അല്ലാഹു, വിശ്വസിച്ചവരിൽ നിന്ന് (അന്യാക്രമ ത്തെ) തടുക്കുന്നതാണ്; നിശ്ചയ മായും അല്ലാഹു, നന്ദികെട്ട എല്ലാ വഞ്ചകരെയും ഇഷ്ടപ്പെടുന്നതല്ല; വിഭാഗം - 6 (39) (ഇങ്ങോട്ട്) സമരം ചെയ്യപ്പെ ടുന്ന അക്രമിക്കപ്പെ ട്ടിരിക്കുന്നതുകൊണ്ട്- (അങ്ങോട്ടും യുദ്ധം ചെയ്തുകൊള്ളുവാൻ) അനു വാദം നൽകപ്പെട്ടിരിക്കുന്നു. നിശ്ചയമായും, അല്ലാഹു അവരെ സഹായിക്കുന്നതിന് കഴിവുള്ളവനു മത്രെ. (38) നിശ്ചയമായും അല്ലാഹു തടുക്കുന്നു വിശ്വസിച്ച കൂട്ടർക്ക് നിശ്ചയമായും അല്ലാഹു അവൻ ഇഷ്ടപ്പെടുന്നതല്ല, സ്നേഹി ക്കുന്നതല്ല എല്ലാ വഞ്ചകനെയും, ചതിയനെയും നന്ദികെട്ട, നന്ദികെട്ട വനായ (39) അനുവാദം നൽകപ്പെട്ടിരിക്കുന്നു യാതൊരു കൂട്ടർക്ക് അവർ സമരം ചെയ്യപ്പെടുന്നു, അവരോട് യുദ്ധം ചെയ്യപ്പെടുന്നു അവർ അക്രമിക്കപ്പെട്ടിരിക്കുന്നുവെന്നതുകൊണ്ട് നിശ്ചയമായും അല്ലാഹു അവരെ സഹായിക്കുവാൻ കഴിവുള്ളവനും തന്നെയാണ് മുസ്ലിംകൾക്ക് യുദ്ധത്തിന് അനുമതി നൽകുന്നതിൽ ആദ്യമായി അവതരിച്ച ആയ ത്താണിത്. യുദ്ധം ചെയ്യാൻ "കൽപിക്ക'പ്പെട്ടിരിക്കുന്നുവെന്ന് പറയാതെ "അനുവാദം നൽകപ്പെട്ടിരിക്കുന്നു'വെന്ന് പറഞ്ഞത് ശ്രദ്ധാർഹമാണ്. മർദ്ദനം അതിന്റെ പാരമ്യത്തി ലെത്തിയപ്പോൾ മാത്രമാണ് യുദ്ധത്തിന് അനുവാദം ലഭിക്കുന്നതെന്നും മുസ്ലിംകൾക്ക് ശത്രുപക്ഷത്തെ നേരിടാൻ വല്ല കഴിവും ഉണ്ടായിരുന്നെങ്കിൽ ഈ അനുവാദം ലഭിക്കു ന്നതിനുമുമ്പ് അവർക്കങ്ങോട്ട് യുദ്ധം നടത്തുവാൻ പാടില്ലായിരുന്നുവെന്നും ഇതിൽനിന്ന് അനുമാനിക്കാം. മദീനാ ഹിജ്റഃക്ക് മാർഗം തെളിയിച്ചതും, മദീനക്കാരായ ഏതാനും മുസ്ലിംകളും നബി ˜ യും തമ്മിൽ നടന്നതുമായ സ്വകാര്യ ഉടമ്പടി ( ) കഴിഞ്ഞശേഷംതങ്ങൾക്ക് താൽക്കാലികമായ ഒരു നേരിയ കഴി വെങ്കിലും കൈവന്നിട്ടുണ്ടെന്ന് കരുതിയായിരിക്കാം. ചില സ്വഹാബികൾ നബി ˜ യോട് ഇങ്ങനെ ചോദിക്കയുണ്ടായി: പ്ലട്ടറ്റ മിനാതാഴ്വരയിൽ അന്ന് ഹജ്ജ്കർമത്തിനായി സമ്മേളിച്ചിരുന്ന ശത്രുക്കളുടെ നേരെതിരിഞ്ഞു നമുക്കവരെ ടേ എന്ന് സാരം. ഇതിന് തിരുമേനി നൽകിയ മറുപടി (എനിക്ക് ഇതിന് കൽപ ന കിട്ടിയിട്ടില്ല) എന്നായിരുന്നു. യുദ്ധത്തിന് അനുവാദം നൽകുവാനുള്ള കാരണവും ന്യായവും അല്ലാഹു ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അവർ അക്രമിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചെയ്യുന്ന താണ് അതിന് കാരണം. നബി ˜ തൗഹീദ് പ്രബോധനം ചെയ്യാൻ തുടങ്ങിയത് മു തൽ തിരുമേനിയും സത്യവിശ്വാസം സ്വീകരിച്ച സ്വഹാബികളും ശത്രുക്കളിൽനിന്ന് അനുഭവിക്കേണ്ടിവന്ന മൃഗീയമായ മർദ്ദനങ്ങളുടെയും, യാതനകളുടെയും നീണ്ട പ ട്ടിക ചരിത്രപ്രസിദ്ധമാണല്ലോ. ഒടുക്കം സ്വന്തം നാടും വീടും ഉപേക്ഷിച്ചു മദീനയിൽ അഭയംപ്രാപിക്കയും ചെയ്യേണ്ടിവന്നു. ഇതിനെപ്പറ്റി അടുത്ത വചനത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത് കാണാം. മാത്രമല്ല, മർദ്ദിതരായ ജനങ്ങൾക്ക് സ്വരക്ഷക്ക് വേണ്ടി യുദ്ധംചെയ്തുകൊള്ളുവാൻ അനുമതി നൽകപ്പെടാതെയും, അല്ലാഹുവിന്റെ പ്രത്യേക സഹായം അവർക്ക് ലഭിക്കാതെയുമിരിക്കുന്നപക്ഷം ഉണ്ടാകുന്ന ഭവിഷ്യത്തുകളും അതോടൊപ്പം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
22:40ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
(40) "ഞങ്ങളുടെ റ∫് അല്ലാഹു വാണ്' എന്ന് പറയുന്നുവെന്നുള്ളത ല്ലാതെ (വേറെ) യാതൊരു ന്യായവും കൂടാതെ തങ്ങളുടെ ഭവനങ്ങ ളിൽനിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവര ത്രെ, (അക്രമത്തിനുവിധേയരായ വർ). (മറ്റു) തടുക്കൽ ഇല്ലാ യിരുന്നുവെങ്കിൽ, അല്ലാഹുവിന്റെ നാമം ധാരാളമായി കീർത്തിക്കപ്പെടുന്ന പല സന്യാസിമ ഠങ്ങളും, ക്രിസ്തീയ ദേവാലയ ങ്ങളും, ജൂതദേവാലയങ്ങളും, (മു സ്ലിം) പള്ളികളും പൊളിച്ചു തകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു നിശ്ചയമായും സഹായിക്കും, നിശ്ചയമായും, അല്ലാഹു ശക്തനും, പ്രതാപശാലി യുംതന്നെയാകുന്നു. (40) പുറത്താക്കപ്പെട്ടിട്ടുള്ളവർ മനുഷ്യരെ അവരിൽ ചിലരെ ചിലരെ ക്കൊണ്ട് പൊളിച്ചു തകർക്കപ്പെടുമായിരുന്നു സന്യാസിമഠങ്ങൾ ക്രിസ്തീയ ദേവാലയങ്ങളും ജൂതദേവാലയങ്ങളും (മുസ്ലിം) പള്ളി കളും പറയപ്പെടുന്ന, കീർത്തനം ചെയ് യപ്പെടുന്ന അവയിൽവെച്ച് അല്ലാ ഹുവിന്റെ നാമം ധാരാളം നിശ്ചയമായും അല്ലാഹു സഹായിക്കും അവനെ സഹായിക്കുന്നവനെ നിശ്ചയമായും അല്ലാഹു ശക്തൻ തന്നെ പ്രതാപശാലിയായ മുസ്ലിംകൾക്ക് യുദ്ധംചെയ്തുകൊള്ളുവാൻ അനുവാദം നൽകിയതിന്റെ പശ്ചാ ത്തലവും, കാരണവും ചൂണ്ടിക്കാട്ടി. അനുവാദം നൽകാതിരുന്നാലുള്ള ദോഷവും വ്യക്ത മാക്കി. അല്ലാഹുവിനെ അവന്റെ മതത്തെ സഹായിക്കു ന്നവരെനിശ്ചയമായും അവൻ സഹായിക്കുമെന്ന് ഉറപ്പും പ്രോൽസാഹനവും നൽകു കയും ചെയ്തു. എന്നാൽ, ഈ അനുവാദം അവർ എങ്ങനെ ഉപയോഗപ്പെടുത്തും? അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും അവർ എങ്ങനെ വിനിയോഗിക്കും? ഇതാണ് എനി ആലോചിക്കുവാനുള്ളത്. ഇതിനെക്കുറിച്ച് അടുത്ത വചനത്തിൽ പറ യുന്നത് നോക്കുക:-
22:41ٱلَّذِينَ إِن مَّكَّنَّـٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ
(41) (മാത്രമല്ല) ഭൂമിയിൽ അവർക്ക് നാം സ്വാധീനം നൽകി യാൽ അവർ നമസ്കാരം നിലനിറു ത്തുകയും, സകാത്ത് കൊടുക്കുക യും, സദാചാരത്തിന് കൽപിക്കുക യും, ദുരാചാരത്തെപ്പറ്റി വിരോധിക്കു കയും ചെയ്യുന്നവരാണ് (അവർ). കാര്യങ്ങളുടെ(യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു. (41) യാതൊരു കൂട്ടരാണ് അവർക്ക് നാം സ്വാധീനം (സൗകര്യം) നൽകിയാൽ ഭൂമിയിൽ അവർ നിലനിർത്തും നമസ്കാരം അവർ കൊടുക്കയും ചെയ്യും സക്കാത്ത് അവർ കൽപിക്കയും ചെയ്യും സദാചാരംകൊണ്ട് (സൽകാര്യംകൊണ്ട്) അവർ വിരോധിക്കയും ചെയ്യും ദുരാചാരത്തെപ്പറ്റി അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ പര്യ വസാനം, കലാശം ഈ ആയത്തിലെ ഉള്ളടക്കം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ഭൂമിയിൽ സ്വാധീനം ലഭിച്ചാൽ ധാർമികമായും, വ്യക്തിപരമായും, സാമുദായികമായും, സാമൂഹ്യമായുമുള്ള മനുഷ്യകടമകളെല്ലാം അവർ നിറവേറ്റുമെന്നത്രെ ഇതിന്റെ സാരം. ധാർമികവും, വ്യക്തി പരവുമായ കടമകളിൽ പ്രധാനമായതാണ് നമസ്കാരം. സാമുദായികവും സാമൂഹ്യ വുമായ കടമകളിൽ പ്രധാനമായതാണ് സകാത്ത്. ഇങ്ങനെയുള്ള ബാധ്യതകൾ സ്വയം മറ്റുള്ളവരിൽ സദാചാരബോധമുണ്ടാക്കാൻ വേണ്ടത് ചെയ്ക യുംകൂടി ചെയ്തെങ്കിലേ മുസ്ലിംകളുടെ കടമ പൂർണമായും നിർവഹിക്കപ്പെടുകയു ള്ളൂ. മു…ിംകൾ, അവരുടെ സ്വാധീനശക്തി ഉപയോഗപ്പെടുത്തുന്നത് ഈ ആവശ്യാർത്ഥ മാണെങ്കിൽ, വരുടെ ആ കടമ പാലിക്കപ്പെടുന്ന ഭൂമിയുടെ മുകളിൽ ജീവിതം എത്ര മാത്രം പരിശുദ്ധവും അഭികാമ്യവുമായിരിക്കും? പരലോകജീവിതമാകട്ടെ, കൂടുതൽ വിജയകരമായിരിക്കുമെന്ന് പറയേണ്ടതുമില്ല.
22:42–45وَإِن يُكَذِّبُوكَ فَقَدۡ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَثَمُودُ
وَقَوۡمُ إِبۡرَٰهِيمَ وَقَوۡمُ لُوطٖ
وَأَصۡحَٰبُ مَدۡيَنَۖ وَكُذِّبَ مُوسَىٰۖ فَأَمۡلَيۡتُ لِلۡكَٰفِرِينَ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ نَكِيرِ
Passage continues through verse 22:45.
(42) (നബിയേ) ഇവർ ധ മുശ്രിക്കു കൾ പ നിന്നെ കളവാക്കുന്നുവെങ്കിൽ, തീർച്ചയായും ഇവരുടെ മുമ്പ് (ഇത് പോലെ) നൂഹിന്റെ ജനതയും, "ആദും', "ഥമൂദും' (റസൂലുകളെ) കള വാക്കിയിട്ടുണ്ട്; (43) ഇബ്റാഹീമിന്റെ ജനതയും, ലൂത്ത്വിന്റെ ജനതയും (കളവാക്കിയി ട്ടുണ്ട്); (44) മദ്യൻ നിവാസികളും (കള വാക്കി); മൂസായും കളവാക്കപ്പെട്ടു. എന്നാൽ അവിശ്വാസികൾക്ക് ഞാൻ സാവകാശം നൽകി. പിന്നീട്, ഞാൻ അവരെ (വമ്പിച്ച ശിക്ഷവഴി) പിടിക്കുകയും ചെയ്തു. അപ്പോൾ, എന്റെ പ്രതിഷേധം എങ്ങനെയാണ്?! (അത് കുറിക്കുകൊണ്ടില്ലേ!?) (45) അങ്ങനെ, അക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കവെ എത്ര നാടുകളെ (ജനതയെ) യാണ് നാം നശിപ്പിച്ചത്! എന്നിട്ട്, മേൽപുരക ളോടെ അവ വീണടിഞ്ഞുകിടക്കുക യാണ്! ഉപയോഗശൂന്യമായ കിണറു കളും, മാളിക കളും (എത്രയാണ് നാശമടഞ്ഞു കിട ക്കുന്നത്)! (42) ഇവർ നിന്നെ കളവാക്കുന്നുവെങ്കിൽ (44) മദ്യൻകാരും, മദ്യൻ നിവാസികളും മൂസായും കളവാക്കപ്പെട്ടു എന്നാൽ ഞാൻ സാവകാശം നൽകി (അയച്ചുവിട്ടു) കൊടുത്തു അവിശ്വാസികൾക്ക് പിന്നീട് അവരെ ഞാൻ പിടിച്ചു അപ്പോൾ എങ്ങനെയായി എന്റെ പ്രതിഷേധം, വെറുപ്പ് (45) അങ്ങനെ (എന്നാൽ) എത്രയാണ് നാടുകൾ, നാട് നാം അത് നശി പ്പിച്ചിരിക്കുന്നു അതായിരിക്കെ അക്രമം ചെയ്യുന്നവ എന്നിട്ട് അവ വീണടിഞ്ഞു കിടക്കുന്നവയാണ് അവയുടെ മേൽപുരകളോടെ കിണറും (എത്രയാണ്) ഉപയോഗശൂന്യമായ (ഉപേക്ഷിച്ചു കിടപ്പുള്ള) മാളികയും (എത്രയാണ്) കെട്ടിപ്പൊക്കപ്പെട്ട നബിമാരെ വ്യാജമാക്കി ധിക്കരിക്കലും, അക്രമത്തിനൊരുങ്ങലും അവിശ്വാസിക ളുടെ മുമ്പേയുള്ള പതിവാണ്. എന്നാൽ, ആദ്യം അല്ലാഹു അവർക്ക് കുറേ അയവ് കൊടുക്കുന്നു. പിന്നീട് ശക്തിയായ ശിക്ഷമൂലം അവരെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വമ്പിച്ച സംഭവങ്ങളുടെ എത്രയോ ദൃഷ്ടാന്തങ്ങളും, അവശിഷ്ടങ്ങളും ഇവർക്ക് കണ്ടറിയത്തക്കവണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇപ്രകാരം നബി ˜ യെ സാന്ത്വനപ്പെടുത്തുകയാണ്. സ്വാലിഹ് നബി (അ)യുടെ ജനതയാണ് "ഥമൂ ദ്, ഹൂദ് നബി (അ)യുടെ ജനതയാണ് "ആദ്'. ഇവരെപ്പറ്റി ഇതിനുമുമ്പ് പല സൂറ:ക ളിലും പ്രസ്താവിച്ചിട്ടുണ്ട്. സൂറ: - കൂടുതൽ വിവരം നമുക്ക് കാണാം. അസ്ലിക്കഠൃ
22:46أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ
(46) ഇവർ ഭൂമിയിൽ (രാജ്യങ്ങ ളിൽ) കൂടി സഞ്ചരിക്കുന്നില്ലേ? എന്നാലവർക്ക് (ചിന്തിച്ചു) മനിലാ ക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറി യുവാനുള്ള കാതുകളോ ഉണ്ടാ കേണ്ടിയിരുന്നു! എന്നാൽ (വാസ്തവത്തിൽ ഈ ബാഹ്യമായ) കണ്ണുകൾക്ക് അന്ധത ബാധിക്കുന്നില്ല; എങ്കിലും, നെഞ്ചു കൾക്കകത്തുള്ള ഹൃദയങ്ങൾക്കത്രെ അന്ധത ബാധിക്കുന്നത്. (46) എന്നാൽ ഇവർ സഞ്ചരിക്കുന്നില്ലേ ഭൂമിയിൽകൂടി എന്നാൽ ഉണ്ടാകേണ്ടിയിരുന്നു, ഉണ്ടാകുമായിരുന്നു ഇവർക്ക് ഹൃദയങ്ങൾ മനിലാക്കുന്ന, മനിലാക്കാവുന്ന അവകൊണ്ട് അല്ലെങ്കിൽ കാതു കൾ കേൾക്കുന്ന, കേൾക്കാവുന്ന അത് കൊണ്ട് എന്നാൽ നിശ്ചയ അന്ധത ബാധിക്കുന്നതല്ല, അന്ധമാവുകയില്ല കണ്ണു കൾക്ക്, കണ്ണുകൾ പക്ഷേ, എങ്കിലും അന്ധത ബാധിക്കും, അന്ധമാകും ഹൃദയങ്ങൾക്ക്, ഹൃദയങ്ങൾ നെഞ്ചുകളിലുള്ള മേൽപറഞ്ഞ സമുദായങ്ങളുടെ വാസസ്ഥലങ്ങളായി രുന്ന പ്രദേശങ്ങളിൽകൂടി ഇവർ പലപ്പോഴും സഞ്ചരിച്ചു വരുന്നുണ്ട്. എന്നിട്ട്, അവരുടെ സ്ഥിതിഗതികൾ ഏറെക്കുറെ മനിലാക്കുവാനും, അതുവഴി പാഠം പഠിക്കുവാനും ഇവർക്ക് കഴിയാത്തതെന്താണ്? ഇവരുടെ അന്ധതയല്ലാതെ മറ്റൊന്നുമല്ല! പുറംകണ്ണുകളുടെ ണ്ണുകളാകുന്ന ഹൃദയങ്ങളുടെ അന്ധതയാണ്. ശാരീരിക രോഗങ്ങൾ നിമിത്തം ഹൃദയ ത്തിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു. പിന്നെ, ബാഹ്യമായ കാഴ്ചയും കേൾവിയും ഉള്ള തുകൊണ്ടുമാത്രം കാര്യം ഗ്രഹിക്കുവാൻ സാധ്യമാകാതെ വരികയും ചെയ്യുന്നു.
22:47–48وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ
وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ
(47) (നബിയേ) നിന്നോട് അവർ ശിക്ഷക്ക് ധൃതി കൂട്ടിക്കൊണ്ടിരി ക്കുന്നു; അല്ലാഹു അവന്റെ നിശ്ചയം ലംഘിക്കുകയില്ലതന്നെ. നിശ്ചയമായും, നിന്റെ റ∫ിന്റെ അടുക്കൽ ഒരു ദിവസം (എന്നത്), നിങ്ങൾ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (ഇതവർ അറിഞ്ഞിരിക്കട്ടെ.) (48) എത്രയോ നാടുകൾ, അവ അക്രമം ചെയ്തുകൊണ്ടിരിക്കവെ ഞാൻ അതിന് സാവകാശം നൽകി. പിന്നീട് അതിനെ ഞാൻ പിടി(ച്ചുശി ക്ഷി)ക്കുകയും ചെയ്തിട്ടുണ്ട്! എന്റെ അടുക്കലേക്ക് തന്നെയാണ് (എല്ലാവ രുടെയും) മടക്കവും. (47) അവർ നിന്നോട് ധൃതികൂട്ടുന്നു ശിക്ഷക്ക്, ശിക്ഷയെ പ്പറ്റി ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല അല്ലാഹു അവന്റെ നിശ്ചയം, കരാർ നിശ്ചയമായും ഒരു ദിവസം നിന്റെ റ∫ിന്റെ അടുക്കൽ ആയിരം കൊല്ലംപോലെയാണ് നിങ്ങൾ എണ്ണിവരുന്ന തരത്തിൽ ഉള്ള (48) എത്രയാണ്, എത്രയോ നാടുകൾ, നാടുകളാ യിട്ട് ഞാൻ സാവകാശം നൽകി, അയച്ചുകൊടുത്തു അതിന്, അതിനെ അതായിരിക്കെ അക്രമം ചെയ്യുന്നത് പിന്നെ ഞാനതിനെ പിടിച്ചു (ശിക്ഷിച്ചു) എന്റെ അടുക്കലേക്ക് തന്നെയാണ് മടക്കം, തിരിച്ചുവരവ് സംഭവിച്ചതുപോലെ ഞങ്ങൾക്കും നാശം സംഭ വിക്കുമെങ്കിൽ എന്താണത് ഉണ്ടാകാത്തത്? ഉണ്ടെങ്കിൽ അതൊന്ന് കാണട്ടെ! എന്ന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന അവിശ്വാസികളോടുള്ള മറുപടിയാണിത്. ഈ ലോകവ്യ വസ്ഥയിൽ അല്ലാഹു അംഗീ കരിച്ചിട്ടുള്ള ഒരു ചട്ടംവളരെ ശ്രദ്ധേയമായ ഒരു വസ്തു വെളിപ്പെടുത്തുന്നു. അതായത്: അല്പകാലജീവിയായ മനുഷ്യൻ നശ്വ രമായ ഈ ഭൂമിയിൽ കണക്കാക്കിവരുന്ന നാഴികയും, സമയവുമല്ല അല്ലാഹുവിന്റെ അടുക്കലുള്ള കണക്ക്, അഖിലാണ്ഡത്തിനാകമാനം സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു കണക്കും ഘടികാരവും അവന്റെ പക്കൽ വേറെയുണ്ട്. നിങ്ങളുടെ കണക്കിലുള്ള ആയിരം കൊല്ലവും, ഒരു ദിവസവും തമ്മിലുള്ള താരതമ്യമാണ് ആ രണ്ട് കണക്കു കൾക്കിടയിലുള്ളത്. ഈ നിയമമനുസരിച്ചാണ് മുമ്പ് ശിക്ഷക്ക് വിധേയരായ ധിക്കാര സമുദായങ്ങൾക്കും കുറേ കാലതാമസം അനുവദിക്കപ്പെട്ടത്. ആകയാൽ ഇക്കൂട്ടർ, അവർ കണക്കാക്കുന്ന നാഴികയും, വിനാഴികയും നോക്കി ധൃതികൂട്ടേണ്ടതില്ല. അവർ പ്രതീ സംഭവിക്കുകതന്നെ ചെയ്യും! അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞ യാതൊരു കാര്യത്തിനും മാറ്റം വരികയില്ല, വരുത്തുകയുമില്ല. വിഭാഗം - 7
22:49–51قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمۡ نَذِيرٞ مُّبِينٞ
فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ
وَٱلَّذِينَ سَعَوۡاْ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ
(49) (നബിയേ) പറയുക: "ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീ തുകാരൻ മാത്രമാണ്.' (50) എന്നാൽ, വിശ്വസിക്കുക യും, സൽകർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവർക്ക് പാപമോചന വും, മാന്യമായ ഉപജീവനവും ഉണ്ടാ യിരിക്കും. (51) (നമ്മെ) തോൽപിക്കാമെന്ന് നടിച്ചുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങ ളിൽ (കുഴപ്പമുണ്ടാക്കുവാൻ) പരി ശ്രമം നടത്തുന്നവരാകട്ടെ, അവർ നര കത്തിന്റെ ആൾക്കാരുമത്രെ. (49) പരിശ്രമം നടത്തി (കുഴപ്പത്തിന്) നമ്മുടെ ലക്ഷ്യങ്ങ ളിൽ തോൽപിക്കാമെന്ന് നടിക്കുന്നവരായി, അസാദ്ധ്യപ്പെടുത്തുവാൻ നോക്കു ന്നവരായി അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാണ്. ശിക്ഷയും, പ്രതിഫ ലവും ഒന്നുംതന്നെ എന്റെ കയ്യിലില്ല, അതെല്ലാം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ;് ഞാൻ അവന്റെ കൽപനപ്രകാരം നിങ്ങളെ താക്കീത് ചെയ്യാൻവേണ്ടി മാത്രം നിയോഗിക്കപ്പെട്ടവനത്രെ. ഈ താക്കീത് സ്വീകരിക്കുന്നപക്ഷം നിങ്ങൾക്ക് ലഭിക്കുന്ന നേട്ടവും, അല്ലാഹുവിനെ തോല്പിക്കാമെന്നുള്ള ഭാവത്തിൽ അവന്റെ ലക്ഷ്യങ്ങളെ ധിക്കരിക്കുന്നപക്ഷം അതിന് ലഭിക്കുന്ന റഞ്ഞ പ്രകാരമാണ്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തേക്കുക. എന്നിങ്ങനെ അവരോട് പറയുവാൻ അല്ലാഹു നബി ˜ യെ ഉപദേശിക്കുകയാണ്. അടുത്ത ആയത്തിൽ ഇങ്ങനെ അറിയിക്കുകയും ചെയ്യുന്നു:-
22:52–54وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَفِي شِقَاقِۭ بَعِيدٖ
وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
(52) നിനക്ക് മുമ്പ് ഒരു റസൂലി നെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതിക്കൊടു ത്താൽ (ആ) ഓതിക്കൊടു ക്കുന്നതിൽ പിശാച് (ദുർബോധന ങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്ന തിനെ അല്ലാഹു ദുർ∫ലപ്പെടുത്തിക്ക ളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാ കുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബ ലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാ ഹു, സർവ്വജ്ഞനും യുക്തിജ്ഞാനി യുമാകുന്നു. (53) പിശാച് ഇട്ടു കളയുന്നതിനെ (ദുർബോധനങ്ങളെ) ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടു ത്തുപോയിട്ടുള്ളവർക്കും ഒരു പരീ ക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂ രമായ (കഠിനമായ) കക്ഷിത്വത്തിലാ ണ്. (54) അറിവ് നൽകപ്പെട്ടിട്ടുള്ള വർക്ക്, അത് നിന്റെ റ∫ിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാ അങ്ങനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയ ങ്ങൾ അതിലേക്ക് വിനയപ്പെടുവാനും (ലയിക്കുവാനും) വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചി ട്ടുള്ളവരെ നേരായ പാതയി ലേക്ക് നയിക്കുന്നവനാകുന്നു. (52) നാം അയച്ചിട്ടില്ല നിനക്ക് മുമ്പ് ഒരു റസൂ ലിനെ (ദൂതനെ)യും നബിയെ (പ്രവാചകനെ)യും ഇല്ല ഒഴികെ, അല്ലാതെ അദ്ദേഹം ഓതിക്കൊടുത്താൽ പിശാച് ഇട്ടുകളയും (ഇങ്ങനെ യായിട്ടല്ലാതെ) അദ്ദേഹം ഓതിക്കൊടുത്തതിൽ എന്നാൽ അല്ലാഹു ദുർ∫ലപ്പെടുത്തും പിശാച് ഇട്ടുകളയുന്നതിനെ പിന്നെ പ്രബലപ്പെടുത്തും, ശക്തിപ്പെടുത്തും അല്ലാഹു തന്റെ ആയത്തുകളെ, ലക്ഷ്യ ങ്ങളെ അല്ലാഹു സർവ്വജ്ഞനാണ് യുക്തിജ്ഞാനിയാണ്, അഗാധജ്ഞ നാണ് (53) ആക്കുവാൻ വേണ്ടി പിശാച് ഇട്ടുകളയുന്നത് ഒരു പരീക്ഷണം യാതൊരുകൂട്ടർക്ക് അവരുടെ ഹൃദയങ്ങളിലുണ്ട് (ഒരു തരം) രോഗം കടുത്തവർക്കും തങ്ങളുടെ ഹൃദയങ്ങൾ നിശ്ചയമായും അക്രമകാരികൾ കക്ഷിത്വത്തിലാണ്, പിളർപ്പി ലാണ് വിദൂരമായ (കഠിനമായ) (54) യാതൊരു കൂട്ടർ അറിയു വാനും അവർക്ക് അറിവ് നൽകപ്പെട്ടിരിക്കുന്നു (അങ്ങനെയുള്ളവർ) അത് യഥാർത്ഥം തന്നെയാണെന്ന് നിന്റെ റ∫ിന്റെ പക്കൽനിന്നുള്ള അങ്ങനെ അവർ വിശ്വസിക്കുവാനും അതിൽ അതിനാൽ വിനയപ്പെടുവാനും അതിലേക്ക് അവരുടെ ഹൃദയങ്ങൾ നിശ്ചയമായും അല്ലാഹു നയിക്കുന്നവനാണ്, മാർഗദർശനം ചെയ്യുന്നവനാണ് വിശ്വസിച്ചിട്ടുള്ളവരെ പാതയിലേക്ക് ചൊവ്വായ, നേരായ നബിമാർ ജനങ്ങളിൽ സത്യപ്രബോധനം നടത്തുന്ന അവസരങ്ങളിലെല്ലാംതന്നെ, പിശാച് അവന്റെ വകയായി പല ദുർബോധനങ്ങളും അതിൽ കടത്തിക്കൂട്ടി ദുഷ്പ്രചാരം ചെയ്ത് പ്രതിബന്ധം ഉണ്ടാക്കിക്കൊണ്ടിരിക്കുക പതിവാണ്. നബിമാരുടെ ശത്രുക്ക ളായ ജനങ്ങൾ അത് ഏറ്റുപാടുകയും അത്വഴി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി സത്യത്തിൽനിന്ന് പിൻതിരിപ്പിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. "ജാലവിദ്യയാ ണ്, കവിതയാണ്, കെട്ടുകഥയാണ്, ഊഹാപോഹമാണ്, യുക്തിഹീനമാണ്, അശാ സ്ത്രീയമാണ്' എന്നിങ്ങനെയുള്ള വിവിധ ആരോപണങ്ങൾ പുറപ്പെടുവിക്കും. പൊതു ജനങ്ങളെ കബളിപ്പിക്കുന്ന പല ദുർന്യായങ്ങളും അവർ പറഞ്ഞുപരത്തും. ഈ പിശാ പെട്ടെന്ന് പിടിച്ചുശിക്ഷിക്കാതെ വിടുന്നത് നബിമാരുടെ പ്രബോധ നങ്ങൾ സത്യമല്ലാത്തത് കൊണ്ടല്ല. സത്യത്തെ അല്ലാഹു വിജയിപ്പിക്കുകതന്നെ ചെയ്യും. പക്ഷേ, അതിൽ ചില രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ട്. സത്യം സ്വീകരിക്കുവാ നും, അന്വേഷിച്ചറിയുവാനും തയ്യാറില്ലാത്ത ദുഷ്ടമനഃസ്ഥിതിയും, ധിക്കാര ബുദ്ധിയു മുള്ളവർക്ക് അതൊരു പരീക്ഷണമാകുന്നു. അതേസമയത്ത്, അറിവും, ബോധവുമുള്ള സത്യാന്വേഷികൾക്ക് അസത്യത്തിൽ നിന്ന് സത്യത്തെ ശരിക്കും തിരിച്ചറിഞ്ഞു ആസ്വ ദിക്കുവാനുള്ള ഒരവസരവുമാണത്. അല്ലാഹു അവരെ അതിന് സഹായിക്കുകയും ചെയ്യും. പിശാചുക്കളുടെ പ്രവർത്തനം എത്രകണ്ട് ബലപ്പെട്ടതാണോ അത്രകണ്ട്, സത്യ ത്തിന്റെ കക്ഷിയും സംശുദ്ധരായിത്തീരുകയും, ശക്തിപ്പെടുകയും ചെയ്യും. അങ്ങനെ, പിശാചിന്റെ കക്ഷിയുടെ തിൻമയും, നബിമാരുടെ കക്ഷികളുടെ നൻമയും വർദ്ധിക്കു ന്നു. നബി തിരുമേനി ˜ യുടെ ശത്രുക്കളായ "മുശ്രിക്കു ത്സ കളെ സംബന്ധിച്ച് പറയുന്ന കൂട്ടത്തിൽ അല്ലാഹു ഇപ്രകാരം പറയുന്നു:- സാരം: അത് പോലെ എല്ലാ നബിമാർക്കും തന്നെ, മനുഷ്യരിലും ജിന്നുകളിലു മുള്ള പിശാചുക്കളെ നാം ശത്രുക്കളായി ഏർപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലർ മറ്റുചില രോട് കൃത്രിമമായി പകിട്ട് വാക്കുകൾ ബോധനം ചെയ്യുന്നതാണ്. (അത് മുടക്കണമെ ന്ന്) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരത് ചെയ്കയില്ലായിരുന്നു. ആകയാൽ അവരെയും, അവർ കെട്ടിയുണ്ടാക്കുന്നതിനെയും (അതിന്റെ പാട്ടിന്) വിട്ടേക്കുക. പര ലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അതിലേക്ക് ചെവി കൊടുക്കുവാ നും, അവരത് തൃപ്തിപ്പെടുവാനും അവർ പ്രവർത്തിച്ചുണ്ടാക്കുന്നതൊക്കെ പ്രവർത്തി ച്ചുണ്ടാക്കുവാനും വേണ്ടിയാണത്. (സൂ: 112, 113) ഈ ആയത്തിൽനിന്നും, നാം മേൽ വിവരിച്ചതിൽനിന്നുമായി 52-54 ആയത്തുക ളുടെ ഉദ്ദേശ്യം ശരിക്ക് വ്യക്തമായല്ലോ. അടിസ്ഥാനരഹിതവും, ഇസ്ലാമിന്റെ ശത്രു ക്കളാൽ വിരചിതവുമായ ചില കഥകളുടെ വെളിച്ചത്തിൽ, നുബുവ്വത്തിന്റെ (പ്രവാചക ത്വത്തിന്റെ) അടിത്തറക്ക്തന്നെ കളങ്കം വരുത്തുന്ന ചില വ്യാഖ്യാനങ്ങൾ ഇവിടെ ചിലർ കൽപ്പിക്കാറുണ്ട്. ദുരുദ്ദേശ്യപൂർവ്വമല്ലെങ്കിലുംബുദ്ധിയുടെയും, ന്യായത്തിന്റെയും, മത പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ ശരിക്ക് ചിന്തിക്കാതെചില വ്യാഖ്യാതാക്കൾ തങ്ങളുടെ ഗ്രമ്ലങ്ങളിൽ അത് പകർത്തിയിട്ടുമുണ്ട്. അതനുസരിച്ച് ആയത്തുകൾക്ക് അവർ കൽപ്പിക്കുന്ന സാരം ഏതാണ്ടിങ്ങിനെയായിരിക്കും. "ഏതൊരു നബിയും വേദ ഗ്രമ്ലം ഓതിക്കേൾപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ വായിൽകൂടി, അദ്ദേഹം അറിയാതെ, പിശാചും ചില വാക്യങ്ങൾ കൂട്ടിച്ചേർത്തു പുറത്തുവിടും. പിന്നീട് അത് ദുർ∫ലപ്പെടു ത്തപ്പെടുകയും ചെയ്യുംസ്ല' ഇതിന് ഇവർ നിദാനമായി എടുക്കുന്ന ഒരു കഥയുടെ ചുരുക്കം ഇതാണ്:- നബി തിരുമേനി ˜ സൂറത്തുവന്നജ്മി ( ) ഓതിക്കേൾപ്പിക്കുമ്പോൾ അതിൽ "ലാത്ത,' "ഉാ' എന്നീ വിഗ്രഹങ്ങളെപ്പറ്റി എന്ന് പ്രസ്താവിച്ചശേഷം അവയെ പ്രശംസിച്ചുകൊണ്ട് ചില വാക്യങ്ങൾ, തിരുമേനി അറി യാതെപിശാചിന്റെ വകയായികൂട്ടിപ്പറഞ്ഞുപോയി; അത് കേട്ടപ്പോൾ അവിശ്വാസി കൾ വളരെ സന്തോഷിച്ചു. ആരോ കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കഥയും അതിനൊപ്പി ച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളും വിവിധ രേഖകളോടുകൂടി പല മഹാൻമാരും യുക്തി യുക്തം ഖണ്ഡിച്ചും, നിഷേധിച്ചും വന്നിട്ടുള്ളതാകകൊണ്ട്, അതിനെപ്പറ്റി നാം ഇവിടെ കൂടുതലായൊന്നും വിവരിക്കേണ്ടതില്ല. പിശാചിന്റെ ദുർമന്ത്രങ്ങൾ പിൻപറ്റുന്നവരെയും, വീണ്ടും അല്ലാഹു പറയുന്നു:-
22:55–57وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ
ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي جَنَّـٰتِ ٱلنَّعِيمِ
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا فَأُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ
(55) പെട്ടെന്നൊരിക്കൽ അന്ത്യസ മയം ധ ലോകാവസാന സമയം പ തങ്ങൾക്ക് വന്നെത്തുന്നത് വരെ, അവിശ്വസിച്ചവർ അതിനെക്കുറിച്ച് സംശയത്തിലായിക്കൊണ്ടേയിരിക്കു ന്നതാണ്; അല്ലെങ്കിൽ, ഗുണംകെട്ട ഒരു ദിവസത്തിലെ ശിക്ഷ അവർക്ക് വന്നെത്തുവോളം (അവരങ്ങിനെയിരി ക്കും). (56) അന്നത്തെ ദിവസം, ആധി പത്യം (മുഴുവനും) അല്ലാഹുവിനാകു ന്നു. അവർക്കിടയിൽ അവൻ വിധി കൽപിക്കും. എന്നാൽ, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തിട്ടുള്ളവർ സൗഖ്യ ജീവിതത്തിന്റെ സ്വർഗങ്ങളിലായിരി ക്കും. (57) അവിശ്വസിക്കുകയും, നമ്മുടെ ലക്ഷ്യങ്ങളെ കളവാക്കു കയും ചെയ്തവരാകട്ടെ, അക്കൂട്ടർക്ക് തന്നെയാണ് നിന്ദ്യമായ ശിക്ഷ. (55) ആയിക്കൊണ്ടിരിക്കും അവിശ്വസിച്ചവർ സംശ യത്തിൽ അതിനെക്കുറിച്ച് അവർക്ക് വന്നെത്തുവോളം അന്ത്യ സമയം പെട്ടെന്ന്, യാദൃശ്ചികമായി അല്ലെങ്കിൽ അവർക്ക് വന്നെത്തു വോളം ഒരു ദിവസത്തെ ശിക്ഷ ഗുണംകെട്ട, നന്മയില്ലാത്ത (56) ആധിപത്യം, രാജത്വം അന്ന്, അന്നത്തെദിവസം അല്ലാഹുവിനാണ് അവൻ വിധി നടത്തും അവർക്കിടയിൽ അപ്പോൾ യാതൊരു കൂട്ടർ അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കുകയും ചെയ്തു സൽക്കർമ ങ്ങൾ സ്വർഗങ്ങളിലായിരിക്കും സുഖജീവിതത്തിന്റെ, സുഖാനുഗ്രഹ ത്തിന്റെ (57) യാതൊരു കൂട്ടരാകട്ടെ അവർ അവിശ്വസിച്ചു ചെയ്തു നമ്മുടെ ലക്ഷ്യങ്ങളെ എന്നാൽ അക്കൂ ട്ടർ അവർക്കാണ് ശിക്ഷ നിന്ദ്യമായ, നിന്ദ്യമാക്കുന്ന, അപമാനകരമായ എല്ലാ കാലത്തുമുള്ള സർവ്വാധിപത്യം അല്ലാഹുവിന് തന്നെയാണെങ്കിലും, ഇന്ന് ബാഹ്യമായ ചില അധികാരശക്തികൾ നിലവിലുണ്ടല്ലോ. മാത്രമല്ല, മനുഷ്യന് അവന്റെ ഐഹികജീവിതം അവസാനിക്കുന്നതുവരേക്കും പരിമിതമായ ചില സ്വാതന്ത്യ്രങ്ങൾ നൽകപ്പെട്ടിട്ടുമുണ്ട്. ക്വിയാമത്തുനാളിൽ അങ്ങനെയുള്ള യാതൊരു അധികാരത്തിന്റെ യോ, സ്വാതന്ത്യ്രത്തിന്റെയോ ശകലംപോലും ഉണ്ടായിരിക്കുകയില്ല. അന്ന് സർവ്വ അധി കാരങ്ങളും, ഏക ഇലാഹായ, സർവ്വാധികാരിയായ അല്ലാഹുവിനുമാത്രം!( ൽപ്പറ ) സത്യവിശ്വാസികളെപ്പറ്റി പൊതുവിൽ പറഞ്ഞശേഷം, അവിശ്വാസികളുടെ മർദ്ദനങ്ങൾ നിമിത്തം നാടുവിടേണ്ടിവന്നവരെപ്പറ്റി പ്രത്യേകം എടുത്തുപറയുന്നു:- വിഭാഗം - 8
22:58–62وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّـٰزِقِينَ
لَيُدۡخِلَنَّهُم مُّدۡخَلٗا يَرۡضَوۡنَهُۥۚ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٞ
۞ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ
Passage continues through verse 22:62.
(58) അല്ലാഹുവിന്റെ മാർഗത്തി ലായി സ്വരാജ്യംവിട്ടു (ഹിജ്റഃ ) പോകുകയും, പിന്നീട് (ശത്രുക്ക ളാൽ) കൊല്ലപ്പെടുകയോ, അല്ലെ ങ്കിൽ മരണമടയുകയോ ചെയ്കയും ചെയ്തിട്ടുള്ളവരാകട്ടെ, നിശ്ചയ മായും അല്ലാഹു അവർക്ക് മെച്ചപ്പെട്ട ഉപജീവനം നൽകുന്നതാണ്. നിശ്ചയ മായും, അല്ലാഹു തന്നെയാണ് ഉപ ജീവനം നൽകുന്നവരിൽ (ഏറ്റവും) ഉത്തമനായുള്ളവൻ. (59) അവർ തൃപ്തിപ്പെടുന്നതായ ഒരു പ്രവേശനസ്ഥലത്ത് ധ സ്വർഗ ത്തിൽ പ അവരെ അവൻ പ്രവേശിപ്പി ക്കുകതന്നെചെയ്യും. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനും, ക്ഷമാ ലുവും തന്നെ. (60) (കാര്യത്തിന്റെ നില) അതാണ്. ആരെങ്കിലും, തന്നോട് എടു ക്കപ്പെട്ട ശിക്ഷാനടപടിക്ക് തുല്യമാ യത് കൊണ്ട് (അങ്ങോട്ട്) പ്രതികാര നടപടി എടുക്കുകയും,പിന്നെയും തന്നോട് അതിക്രമം പ്രവർത്തിക്കപ്പെ ടുകയും ചെയ്യുന്നതായാൽ, നിശ്ചയ മായും അല്ലാഹു അവനെ സഹായി അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറു ക്കുന്നവനുമത്രെ. (61) അത് ധ ആ സഹായം പ , അല്ലാഹു രാവിനെ പകലിൽ, കടത്തു കയും, പകലിനെ രാവിൽ കടത്തു കയും ചെയ്തുകൊണ്ടിരിക്കുന്നുവെ ന്നും, അല്ലാഹു (എല്ലാം) കേൾക്കു ന്നവനും, കാണുന്നവനും ആണെന്നും ഉള്ളത് കൊണ്ടാകുന്നു. (62) അല്ലാഹുവാണ് യഥാർത്ഥ ത്തിലുള്ളവൻ, അവന് പുറമെ അവർ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നവ തന്നെയാണ് നിരർത്ഥമായത്, അല്ലാഹു തന്നെയാകുന്നു ഉന്നതനും മഹാനുമായുള്ളവനും, എന്നീ കാര ണത്താലാണത്. (58) യാതൊരുകൂട്ടർ അവർ നാടുവിട്ടുപോയി, ഹിജ്റഃപോയി അല്ലാഹുവിന്റെ മാർഗത്തിൽ പിന്നെ അവർ കൊല്ലപ്പെട്ടു അല്ലെങ്കിൽ മരണപ്പെട്ടു നിശ്ചയമായും അവർക്ക് നൽകും അല്ലാഹു നല്ല ഉപജീവനം നിശ്ചയമായും അല്ലാഹു അവൻ തന്നെയാണ് ഉപജീവനം നൽകുന്നവരിൽ ഉത്തമൻ (59) നിശ്ചയമായും അവൻ അവരെ പ്രവേശിപ്പിക്കും ഒരു പ്രവേശനസ്ഥലത്ത് അവരത് തൃപ്തിപ്പെടും (അങ്ങനെയുള്ള) നിശ്ചയമായും അല്ലാഹു സർവ്വജ്ഞൻ തന്നെ ക്ഷമാലുവായ, സഹനശീലനായവൻ (60) അതാണ് (കാര്യം) ആരെങ്കിലും പ്രതികാര നടപടിയെടുത്താൽ യാതൊന്നിന് തുല്യമാ യത് കൊണ്ട് അവൻ ശിക്ഷാനടപടി എടുക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട് പിന്നെ, പിന്നെയും അവനോട് അതിക്രമം ചെയ്യപ്പെട്ടു (എന്നാൽ) നിശ്ചയമായും അവനെ സഹായിക്കും അല്ലാഹു നിശ്ചയമായും അല്ലാഹു മാപ്പ് ചെയ്യുന്നവൻതന്നെയാണ് പൊറുക്കുന്നവനും (61) അത് നിശ്ചയമായും അല്ലാഹു ആണെന്നത് കൊണ്ടാണ് അവൻ കടത്തുന്നു (എന്നത്) രാത്രിയെ പകലിൽ അവൻ കടത്തുകയും ചെയ്യുന്നു പക നിശ്ചയമായും അല്ലാഹു ആണെന്നതും കേൾക്കു ന്നവൻ കാണുന്നവനും (62) അത് അല്ലാഹു ആണെന്നത് കൊ ണ്ടാണ് യഥാർത്ഥത്തിലുള്ളവൻ അവൻ തന്നെ അവർ വിളിക്കു ന്നത് (പ്രാർത്ഥിക്കുന്നത്) ആണെന്നതും അവന് പുറമെ, അവനെക്കൂടാതെ അത് തന്നെ നിരർത്ഥമായത്, അയഥാർത്ഥമായത് അല്ലാഹു ആണെ ന്നതും അവൻ തന്നെ ഉന്നതൻ മഹാൻ, വലിയവൻ "അത് ത്സ ( ) എന്ന സൂചനാനാമം ( ) വാക്യങ്ങളുടെ ആരംഭത്തിൽ ചില പ്രത്യേക സാരങ്ങളെ ഉദ്ദേശിച്ചുകൊണ്ടുണ്ടാവാറുണ്ടെന്ന് 32-ാം ആയത്തിന്റെ താഴെ നാം പറഞ്ഞുവല്ലോ. 60-ാം ആയത്തിലുള്ളതും അപ്രകാരംതന്നെ. മേൽ ആയത്തുകളിൽ വിവരിച്ചതാണ്സ്ഥിതിഗതികളുടെ യാഥാർത്ഥ്യം. അതുകൊ ണ്ടാണ് മർദ്ദിതരായ സത്യവിശ്വാസികൾക്ക് യുദ്ധം ചെയ്തുകൊളളുവാൻ അനുവാദം നൽകപ്പെട്ടത്. മാത്രമല്ല, അക്രമത്തിന് പകരം, അതേ അളവിൽ അങ്ങോട്ടും പ്രതികാ രനടപടി എടുക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് ലോകനീതിയത്രെ. ഈ അവകാശ നടപടി എടുക്കുമ്പോൾ വീണ്ടും മറുഭാഗത്തുനിന്ന് അതിക്രമവും കയ്യേ റ്റവുമാണുണ്ടാകുന്നതെങ്കിൽ, അതിനെതിരിൽ, അല്ലാഹുവിന്റെ സഹായം നീതിയുടെ ഭാഗത്തുള്ളവർക്ക് അവൻ നൽകാതിരിക്കുകയില്ല. അക്രമവും ധിക്കാരവും നടത്തിയ വരാകട്ടെ, ശരിക്ക് മടങ്ങി ഖേദിക്കുന്ന പക്ഷം, അല്ലാഹു അവർക്ക് മാപ്പ് നൽകുവാനും, പൊറുക്കുവാനും സദാ തയ്യാറുമാകുന്നു എന്ന് സാരം. മർദ്ദിതർക്ക് പ്രതികാര നടപടി എടുക്കുവാൻ അല്ലാഹു അവകാശം നൽകി; സ്വയരക്ഷക്കുവേണ്ടി യുദ്ധം ചെയ്യാൻ അനുവാദം കൊടുത്തു: കുഴപ്പങ്ങളും കലഹ ങ്ങളും ഇല്ലാതാക്കുവാൻ വേണ്ടി ഒരു കൂട്ടരുടെ അക്രമത്തെ മറ്റൊരു കൂട്ടരെക്കൊണ്ട് അവൻ തടയുന്നു; സത്യത്തിന്റെ കക്ഷിയെ സഹായിക്കുമെന്ന് നിശ്ചയിച്ചു; അസത്യ ത്തിന്റെ കക്ഷിയെ ശിക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു; ഇതിനെല്ലാം കാരണമെന്താണ്? രാപ്പകലുകളിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അവന്റെ പക്കലാണ്; അവനാണെങ്കിൽ എല്ലാം കണ്ടറിഞ്ഞും, കേട്ടറിഞ്ഞും കൊണ്ടേയിരിക്കുകയും ചെയ്യുന്നു; എന്നിരിക്കെ, ലോകത്തിന്റെ നിലനിൽപിന്നും, വ്യവസ്ഥക്കും ഇങ്ങനെയുള്ള ചില നിയ മനടപടികൾ അവശ്യം ആവശ്യമാണ്. രാവിനെ പകലിലും, പകലിനെ രാവിലും കടത്തുന്നു എന്ന് പറഞ്ഞതിന്റെ പ്രത്യ ക്ഷത്തിലുള്ള സാരം: രാവ് അവസാനിക്കുമ്പോഴേക്ക് പകലും, പകൽ അവസാനിക്കു മ്പോഴേക്ക് രാവും വരത്തക്കവണ്ണം, ഒന്നിന്റെ അവസാനത്തോടുകൂടി മറ്റേതിന്റെ ആരം ഭവും ഏർപ്പെടുത്തുന്നു എന്നായിരിക്കാം. രാപ്പകലുകൾ സമമായിരിക്കാത്തകാലത്ത് ഒന്ന് ചുരുങ്ങിയും മറ്റേത് വർദ്ധിച്ചും കൊണ്ടിരിക്കുമല്ലോ. അപ്പോൾ, ഒന്നിൽ കുറവു ള്ളത് മറ്റേതിൽ വർദ്ധിപ്പിക്കുകയും, ഒന്നിന്റെ വർദ്ധനവ് മറ്റേതിൽ കുറയ്ക്കുകയും ചെയ്യുന്നു എന്നും ആയിരിക്കാം. ഏതായാലും രാപ്പകലുകളെയും, രാപ്പകലുകളിലായി ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് അല്ലാഹുതന്നെ. ആയ തുകൊണ്ടാണ് മേൽപറഞ്ഞ ഭരണനിയമങ്ങൾ അവൻ നടപ്പിൽ വരുത്തുന്നത്. എല്ലാറ്റിനും അടിസ്ഥാന നിദാനമായിട്ടുള്ള ഒരു വസ്തുതയാണ് ഒടുവിലത്തെ വചനം ആരാധ്യവസ്തുക്കളായും അവർ പലതിനെയും ഗണി ച്ചുവരുന്നു. അവയിൽ ഒന്ന് പോലും, പരിപൂർണമായ അസ്തിത്വമോ, സ്ഥിരമായ നില നിൽപോ, ശക്തിയോ, കഴിവോ ഒന്നും തന്നെ ഉള്ളതല്ല. കേവലം നിരർത്ഥവും, മിഥ് യയും മാത്രമാണ്. യഥാർത്ഥവും സ്ഥിരവുമായ അസ്തിത്വമുള്ളവനും, യഥാർത്ഥ ഔന്നത്യവും മഹത്വവും തികഞ്ഞവനും അല്ലാഹു ഒരേ ഒരുവൻ മാത്രം. ഇതാണതിന്റെയെല്ലാം ഏറ്റവും പിന്നിലുള്ള മൂലകാരണം. ഏറ്റവും ശരിയായതും, സർവ്വപ്രധാനമായതുമായ ഈ യാഥാർത്ഥ്യത്തെയാണ്, ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ വസ്തുക്കളും, വസ്തുതകളും വെളിപ്പെടുത്തുന്നത്. നോക്കുക;-
22:63أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ
(63) നീ കണ്ടില്ലേ: അല്ലാഹു ആകാശത്ത് നിന്ന് (മഴ) വെള്ളം ഇറ ക്കിയിട്ട് ഭൂമി പച്ചപിടിച്ചതായിത്തീരു ന്നത്?! നിശ്ചയമായും, അല്ലാഹു സസൂക്ഷ്മനും സൂക്ഷ്മജ്ഞാനിയു മാകുന്നു. (63) നീ കണ്ടില്ലേ നിശ്ചയമായും അല്ലാഹു ഇറക്കിയിരിക്കുന്നു എന്ന് ആകാശത്ത് നിന്ന് വെള്ളം (മഴ) എന്നിട്ട് ആയിത്തീരുന്നു ഭൂമി പച്ചപിടിച്ചത് നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞ നാണ്, വളരെ സൗമ്യമുള്ളവനാണ് സൂക്ഷ്മജ്ഞാനി, സൂക്ഷ്മമായി അറിയുന്ന വൻ ( ) (ലത്വീഫ്) എന്ന വാക്കിനാണ് ന്ധ സസൂക്ഷ്മൻ ത്സ എന്ന് അർത്ഥം കൽപിച്ചത്. സൃഷ്ടികൾക്ക് മനിലാക്കുവാൻ കഴിയാത്തവണ്ണം അതിസൂക്ഷ്മമായുള്ളവൻ എന്നും, അതിസൂക്ഷ്മങ്ങളായ എല്ലാ കാര്യങ്ങളും അറിയുന്നവൻ എന്നും ഇവിടെ വിവക്ഷിക്കപ്പെ ടാവുന്നതാകുന്നു.മയം ചെയ്യുന്നവൻ, കനിവും അലിവുമുള്ളവൻ, സൗമ്യശീലൻ എന്നി ങ്ങനെയുള്ള അർത്ഥങ്ങളിലും ഈ വാക്ക് ഉപയോഗിക്കെപ്പടുന്നു.
22:64–66لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِيُّ ٱلۡحَمِيدُ
أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ
وَهُوَ ٱلَّذِيٓ أَحۡيَاكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۗ إِنَّ ٱلۡإِنسَٰنَ لَكَفُورٞ
(64) ആകാശങ്ങളിലുള്ളതും, ഭൂമി യിലുള്ളതും (എല്ലാം) അവന്റെതാകു ന്നു. നിശ്ചമായും അല്ലാഹു തന്നെയാണ് സ്തുത്യർഹനായ നിരാ ശ്രയൻ. വിഭാഗം - 9 (65) നീ കണ്ടില്ലേ; ഭൂമിയിലുള്ള തും, തന്റെ കൽപ്പനയനുസരിച്ച് സമു ദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളും അല്ലാഹു നിങ്ങൾക്ക് പ ടു ത്തി ത്ത ന്നി രി ക്കു ന്ന ത്?!അവന്റെ അനുമതി (കൽപ്പന) പ്രകാരമല്ലാതെ ഭൂമിയിൽ വീണുപോ കുന്നതിന്, ആകാശത്തെ അവൻ പിടിച്ചു നിർത്തുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹു ജനങ്ങ ളോട് വളരെ കൃപയുള്ളവൻ തന്നെ യാണ്, കരുണാനിധിയാണ്. (66) അവനത്രെ, നിങ്ങളെ ജീവി പ്പിച്ചവൻ, പിന്നെ നിങ്ങളെ അവൻ മര ണപ്പെടുത്തുന്നു; പി ന്നെയും നിങ്ങളെ അവൻ ജീവിപ്പിക്കുന്നു. നിശ്ചയമായും, മനുഷ്യൻ വളരെ നന്ദികെട്ടവൻ തന്നെയാണ്! (64) അവന്റെതാണ് ആകാശങ്ങളിലുള്ളത് ഭൂമിയി ലുള്ളതും നിശ്ചയമായും അല്ലാഹു അവൻ തന്നെയാണ് നിരാശ്രയൻ, ഐശ്വര്യവാൻ സ്തുത്യർഹൻ (65) നീ കണ്ടില്ലേ നിശ്ചയമായും അല്ലാഹു നിങ്ങൾക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു (എന്ന്) ഭൂമി യിലുള്ളത് കപ്പലും അത് നടക്കുന്നു, സഞ്ചരിക്കുന്നു സമുദ്ര ത്തിൽ, കടലിൽ അവന്റെ കൽപനയനുസരിച്ച് അവൻ പിടിച്ചുനിറുത്തു കയും ചെയ്യുന്നു ആകാശത്തെ അത് വീണുപോകുന്നതിന് ഭൂമിയുടെമേൽ അവന്റെ അനുമതി (കല്പന) പ്രകാരമല്ലാതെ നിശ്ചയ മായും അല്ലാഹു മനുഷ്യരോട് വളരെ കൃപയുള്ളവൻതന്നെ കരു ണാനിധിയാണ് (66) അവൻ, അവനത്രെ നിങ്ങളെ ജീവിപ്പിച്ചവനാ ണ്, ജീവിപ്പിച്ചവൻ പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുന്നു പിന്നെ അവൻ നിങ്ങളെ ജീവിപ്പിക്കുന്നു നിശ്ചയമായും മനുഷ്യൻ നന്ദികെട്ടവൻതന്നെ, കൃതഘ്നൻ തന്നെ ഈ ആയത്തുകളുടെ സാരം വിവരിക്കേണ്ടുന്ന ആവശ്യമില്ല; ഉദ്ദേശ്യം വ്യക്തമാ ണ്. അവയുടെ ഉള്ളടക്കം വേണ്ടത് പോലെ ഗ്രഹിക്കുന്നതിനും, അതിൽ ചിന്തിക്കുന്ന തിനും അല്ലാഹു നമുക്ക് "തൗഫീക്വ്' നൽകട്ടെ!. അല്ലാഹുവിന്റെ അതിവിശാലമായ ഈ പ്രപഞ്ചമഹാരംഗത്ത് നടമാടിക്കൊണ്ടിരി ക്കുന്ന ശക്തിപ്രഭാവത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചശേഷം, വിഷയം മറ്റൊരു ഗതി എറ്റവും നല്ലമാർഗമായി നബി ˜ അല്ലാഹു തിരഞ്ഞെടു ത്തുകൊടുത്തിട്ടുള്ളതും, അതനുസരിച്ച് പ്രവർത്തിക്കുവാനും പ്രബോധനം ചെയ്യുവാനും ആജ്ഞാപിക്കപ്പെട്ടിട്ടുള്ളതുമായ പരിപാവന മാർഗത്തിൽനിന്ന് ഒട്ടും വ്യതിചലിക് കരു ത്. അതിനെ കളങ്കപ്പെടുത്തുവാനോ, മുടക്കിക്കളയുവാനോ വേണ്ടി രംഗപ്രവേശം ചെയ്യുന്ന ഏതൊരു ദുഃശ്ശക്തിയെയും വകവെക്കരുത്. അങ്ങനെ സധീരം മുന്നോട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കണം, എന്ന് നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉപദേശിക്കുന്നു:-
22:67–70لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ
وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعۡلَمُ بِمَا تَعۡمَلُونَ
ٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ
Passage continues through verse 22:70.
(67) എല്ലാ (ഓരോ) സമുദായ ത്തിനും നാം ഓരോ കർമാനുഷ്ഠാന മുറ ഏർപ്പെടുത്തിയിരിക്കുന്നു. അവർ അത് അനുഷ്ഠിച്ചുവരുന്നവരാണ്. അതിനാൽ, (ഈ) കാര്യത്തിൽ അവർ നിന്നോട് വഴക്കടിക്കാതിരുന്നു കൊ ള്ളട്ടെ. നിന്റെ രക്ഷിതാവിങ്കലേക്ക് നീ (ജനങ്ങളെ)ക്ഷണിച്ചുകൊള്ളുക. നിശ്ചയമായും, നീ ചൊവ്വായ സന്മാർഗത്തിൽ തന്നെയാകുന്നു. (68) അവർ നിന്നോട് തർക്കിക്കു കയാണെങ്കിൽ നീ പറഞ്ഞേക്കുക: "നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കു റിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്ന വനാകുന്നു! (69) "യാതൊന്നിൽ നിങ്ങൾ ഭിന്നി ച്ചുകൊണ്ടിരിക്കുന്നുവോ അതിൽ (അക്കാര്യത്തിൽ) ക്വിയാമത്ത് നാ ളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി കൽപിച്ചുകൊള്ളും ധ ഞാൻ നിങ്ങളുമായി തർക്കിക്കുന്നില്ല പ ' എന്ന്. (70) നിനക്കറിഞ്ഞുകൂടേ, അല്ലാഹു ആകാശഭൂമികളിലുള്ളത് (ഒ ക്കെയും) അറിയുന്നുവെന്ന്?! നിശ്ച യമായും, അത് (മുഴുവനും) ഒരു ഗ്രമ്ലത്തിൽ (രേഖയിൽ) ഉണ്ട്; നിശ്ച യമായും, അത് അല്ലാഹുവിന് രമത്രെ. (67) എല്ലാ സമുദായത്തിനും നാം ഏർപ്പെടുത്തിയിരിക്കുന്നു, ഉണ്ടാക്കിയിരിക്കുന്നു ഒരു കർമാനുഷ്ഠാനമുറ, കർമമുറ അവർ അത് അനുഷ്ഠിക്കുന്നവരാണ് ആകയാൽ അവർ നിന്നോട് വഴക്കടിക്കാതിരുന്നു കൊള്ളട്ടെ കാര്യത്തിൽ നീ വിളിച്ചുകൊള്ളുക, ക്ഷണിക്കുക നിന്റെ രക്ഷിതാവിങ്കലേക്ക് നിശ്ചയമായും നീ സന്മാർഗത്തിൽതന്നെ ചൊവ്വായ, നേരായ (68) അവർ നിന്നോട് തർക്കിച്ചാൽ അപ്പോൾ നീ പറയുക അല്ലാഹു ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് (69) അല്ലാഹു വിധി ച്ചുകൊള്ളും നിങ്ങൾക്കിടയിൽ ക്വിയാമത്ത്നാളിൽ യാതൊ ന്നിൽ, യാതൊരു കാര്യത്തിൽ അതിൽ നിങ്ങളായിരിക്കും ഭിന്നിച്ചു കൊണ്ടിരിക്കും, ഭിന്നിക്കുന്ന(വർ) (70) നിനക്കറിഞ്ഞുകൂടേ, നീ അറിയുന്നില്ലേ നിശ്ചയമായും അല്ലാഹു അറിയുന്നു (എന്ന്) ആകാശത്തിലു ള്ളത് ഭൂമിയിലും നിശ്ചയമായും അത് ഒരു ഗ്രമ്ലത്തിലുണ്ട്, രേഖയിലുണ്ട് നിശ്ചയമായും അത് അല്ലാഹുവിന് എളിയ കാര്യമാണ് യഹൂദർ, ക്രിസ്ത്യാനികൾ തുടങ്ങിയ സമുദായങ്ങൾക്ക് പ്രത്യേകം പ്രത്യേകം അനു ഷ്ഠാന മുറകളും, കർമമാർഗങ്ങളും നൽകപ്പെട്ടിട്ടുണ്ട്. യഹൂദർക്ക് മൂസാ നബി (അ) യുടെ കൈക്കും, ക്രിസ്ത്യാനികൾക്ക് ഈസാ നബി (അ)യുടെ കൈക്കുമായിരുന്നു അത്. ഇത് പോലെ ദൈവികമതാവലംബികളായ സമുദായങ്ങൾക്ക് വേറെയും നൽക പ്പെട്ടിരിക്കാവുന്നതാണ്. അതത് കാലത്തിന്റെയും, സമുദായത്തിന്റെയും പരിതഃസ്ഥിതി ക്കനുസരിച്ച കർമമുറകളും അനുഷ്ഠാനമാർഗങ്ങളും നൽകപ്പെട്ടശേഷം പിന്നീട്, അന്ത്യ പ്രവാചകൻ നിയോഗിക്കപ്പെട്ടപ്പോൾ ഏറ്റവും പരിപൂർണവും, പരിഷ്കൃതവും, ശാശ്വ തവുമായ അനുഷ്ഠാനമുറ അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. മൂസാ നബി (അ)യുടെ സമുദായം ഈസാ നബി (അ)യിൽ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ മാർഗം അനുഷ്ഠിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ, അവ രിൽ അധികമാളുകളും അത് ചെയ്തില്ല. അവരുടെ പഴയ നടപടിയിൽ കാലക്രമത്തിലുണ്ടായ അനാചാരദുരാചാരങ്ങൾ മുറുകെ പിടിച്ചു. അത്പോലെത്തന്നെ, മുഹമ്മദ് നബി തിരുമേനി ˜ വന്നപ്പോൾ, യഹൂദരും ക്രിസ്ത്യാ നികളും അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ കൈക്ക് അല്ലാഹു അവ തരിപ്പിച്ച കർമപദ്ധതി സ്വീകരിക്കുകയും ചെയ്യാൻ കടമപ്പെട്ടിരുന്നു. എന്നാൽ, അവ രിൽ അധികഭാഗവും അതിന് കൂട്ടാക്കിയില്ല. ഇങ്ങനെ, ആദ്യം അല്ലാഹുവിനാൽ നൽക പ്പെട്ടതും, പിന്നീട് അതത് സമുദായങ്ങളുടെ കൈകടത്തലിന് വിധേയമായതുമായ മാർഗ ങ്ങൾ അവരവർ കൈവിടാതെ അതിൽ ഉറച്ചുനിന്നുപോകുകയാണ് ചെയ്തത്. ഇതിന് പുറമെ, ദൈവിക മതങ്ങളല്ലാതെ, ബഹുദൈവാരാധകൻമാരെപ്പോലെയുള്ള കൃത്രിമമ തക്കാരുടെ അനുഷ്ഠാനമുറകൾ വേറെയും. ഈ വ്യത്യസ്തങ്ങളായ മാർഗമുറകളനുസരിച്ച് ഓരോ സമുദായത്തിന്റെ ജീവിത രീതി, ചിന്താഗതി, സംസ്കാരം, വിശ്വാസം തുടങ്ങിയ ഓരോന്നിലും അതിന്റെതായ തങ്ങൾ സ്വീകരിച്ചു പുലർത്തിപ്പോരുന്ന പാരമ്പര്യം വിട്ട് ഉൽകൃഷ്ടവും സത്യവുമായതിനെ അന്വേഷിച്ചു സ്വീകരിക്കുവാൻ അവർ തയ്യാറി ല്ലെന്ന് മാത്രമല്ല, അതിനെതിരിൽ ശത്രുതയും ധിക്കാരവും പ്രകടിപ്പിക്കുകയും ചെ യ്യു ന്നു. എന്നിരിക്കെ, അവരോട് തർക്കത്തിനും, വാഗ്വാദസമരത്തിനും പോകേണ്ടുന്ന ആവ യാതൊരു പ്രയോജനവുമില്ലവൃഥാ വഴക്കും വാശിയും അധി കരിക്കുകയേയുള്ളൂ. ആകയാൽ, അല്ലാഹുവിൽ നിന്ന് ലക്ഷ്യസഹിതം തനിക്ക് ലഭിച്ചി ട്ടുള്ള സത്യമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് ജനങ്ങളെ അതിലേക്ക് ക്ഷണിച്ചുകൊ ള്ളുക. സത്യം മുമ്പിൽ തുറന്നുവെച്ചുകൊടുത്തിട്ടും തർക്കത്തിന് മിനക്കെടുന്നവരുടെ ഉത്തരവാദിത്വം തനിക്കില്ല. എന്നിങ്ങനെ അല്ലാഹു തിരുമേനിയോട് കൽപിക്കുകയാ ണ്. എന്നിട്ടും, അവർ കുതർക്കത്തിനും, വൃഥാ വാദത്തിനും വരികയാണെങ്കിൽ "ഞാന തിന് തയ്യാറില്ല, നിങ്ങളുടെ കർമങ്ങളെയും, സ്ഥിതിഗതികളെയും കുറിച്ച് അല്ലാഹു വിന് വേണ്ടത് പോലെ അറിയാം. ക്വിയാമത്ത് നാളിൽ അതിനെപ്പറ്റി ശരിയായ തീരു മാനം അവൻ എടുത്തുകൊള്ളും. അപ്പോൾ അറിയാം അതിന്റെ യഥാർത്ഥ നിലപാട് എന്ന് പറഞ്ഞുകൊള്ളുവാനും നബി ˜ യെ ഉപദേശിക്കുന്നു. ആകാശ വസ്തുവും അതിന്റെ ആവശ്യങ്ങളും ഭൂത വർത്തമാന ഭാവി ശരിക്കറിയാം. അതെല്ലാം ഉൾക്കൊ ള്ളുന്ന രേഖകളും അവന്റെ പക്കലുണ്ട്. അവനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമല്ല, കേവലം നിഷ്പ്രയാസവുമാണ്. അപ്പോൾ, അവൻ നിർദ്ദേശി ക്കുന്ന മാർഗമേതോ അത് മാത്രമാണ് നേരായതും ചൊവ്വായതും. അവൻ നിർദ്ദേശിച്ചു വെന്നുള്ളത് തന്നെ മതി അതിന് തെളിവും. അവങ്കൽനിന്നുള്ള ലക്ഷ്യമില്ലാത്തതേതോ അത് പിഴച്ചതും ദുർമാർഗവുംതന്നെ. എന്നാൽ അവിശ്വാസികൾ സ്വീകരിച്ച മാർഗമാക ട്ടെ, അത് ഇപ്രകാരമാണ്:-
22:71وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّـٰلِمِينَ مِن نَّصِيرٖ
(71) അല്ലാഹുവിന് പുറമെ, യാതൊരു അധികൃതരേഖയും അവൻ അവതരിപ്പിച്ചിട്ടില്ലാത്തതിനെ യും, തങ്ങൾക്ക് യാതൊരു അറിവും ഇല്ലാത്തതിനെയും അവർ ആരാധിച്ചു വരുന്നു. അക്രമം പ്രവർത്തിക്കുന്ന വർക്ക് യാതൊരു സഹായകനും ഉണ്ടായിരിക്കയില്ല. (71) അവകാശവും ഉണ്ടെന്ന് ആരാധകൻമാർക്ക് ഉറപ്പുണ്ടായിരി ക്കണം. ഇതൊന്നുമില്ലാതെ വെറും ഊഹാടിസ്ഥാനത്തിൽ അവർ അവയെ ആരാധിച്ചു വരികയാണ്. ഈ വിഡ്ഢിത്തത്തിൽ മുഴുകിയ ഇവർ, സത്യവും ദൃഷ്ടാന്തവും വിവരി ച്ചു കൊടുക്കുന്നത് ചെവിക്കൊള്ളുവാനും തയ്യാറില്ല. മാത്രമല്ല:
22:72وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ
(72) സുവ്യക്തമായ നിലയിൽ നമ്മുടെ ലക്ഷ്യങ്ങൾ അവർക്ക് ഓതി ക്കേൾപ്പിക്കപ്പെടുന്നതായാൽ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങളിൽ അനിഷ്ടം (വെളിപ്പെടുന്നതായി) നിനക്ക് മനിലാകുന്നതാണ്; നമ്മുടെ ലക്ഷ്യങ്ങൾ അവർക്ക് ഓതി ക്കേൾപ്പിക്കുന്നവരോട് അവർ കയ്യേറ്റം നടത്തുമാറായേക്കും! നീ പറയുക: "എന്നാൽ, അതിനെ ക്കാൾ ദോഷകരമായ ഒന്നിനെപ്പറ്റി നിങ്ങൾക്ക് ഞാൻ അറിവ് തരട്ടെയോ? നരകം! (അതാണത്.) അവിശ്വസിച്ചവർക്ക് അല്ലാഹു അത് നിശ്ചയിച്ചുവെച്ചിരിക്കുകയാണ്. (ആ) പ്രാപ്യസ്ഥാനം വളരെ മോശ പ്പെട്ടത് തന്നെ!' (72) ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അവർക്ക്, അവരിൽ നമ്മുടെ ലക്ഷ്യങ്ങൾ (വചനങ്ങൾ) സുവ്യക്തങ്ങളായ നിലയിൽ നിനക്ക് മനിലാക്കാം, നീ അറിയും യാതൊരു കൂട്ടരുടെ മുഖങ്ങളിൽ അവി ശ്വസിച്ചിട്ടുള്ള അനിഷ്ടം, വെറുപ്പ് അവർ ആകുമാറാകും കയ്യേറ്റം ചെയ്യാൻ, അക്രമം പ്രവർത്തിപ്പാൻ ഓതിക്കൊടുക്കുന്നവരോട് (..രിൽ) അവർക്ക് നമ്മുടെ ലക്ഷ്യങ്ങളെ നീപറയുക എന്നാൽ നിങ്ങൾക്ക് ഞാൻ അറിവുതരട്ടെയോ, ബോധ്യപ്പെടുത്തിത്തരട്ടെയോ ദോഷകര മായ ഒന്നിനെപ്പറ്റി അതിനെക്കാൾ നരകമാണ് അല്ലാഹു അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്നു, കരാർ ചെയ്തിരിക്കുന്നു അവിശ്വസി ച്ചിട്ടുള്ളവർക്ക് വളരെ മോശപ്പെട്ടതാണ്, എത്ര മോശം പ്രാപ്യസ്ഥാനം, മടങ്ങിയെത്തുന്ന സ്ഥലം സത്യം അന്വേഷിച്ചറിയുവാനും, അറിഞ്ഞ സത്യം സ്വീകരിക്കുവാനും, തെളിവ് പരി ശോധിച്ചു മന മാധാനം വരുത്തുവാനും ഒരുക്കമില്ലാത്തവരുടെ ഒരു സ്വഭാവമാണിപ്പ വ്യക്തമായ തെളിവുകളായിരുന്നാലും ശരി, അത് കേൾപ്പിക്കുന്നതും, കേൾക്കുന്നതും അവർക്ക് വെറുപ്പും അനിഷ്ടവുമായിരിക്കും. പ്രതിഷേധം രേഖപ്പെടു ത്തുക മാത്രമല്ല, ഏതെങ്കിലും പ്രകാരത്തിൽ അത് മുടക്കുവാനും, ലക്ഷ്യം കേൾപ്പി ക്കുന്നവരെ അക്രമിക്കുവാനും മുതിരുകയും ചെയ്യും. ഇന്നും അനുഭവത്തിൽ നാം കണ്ടു കൊണ്ടിരിക്കുന്ന ഒരു പരമാർത്ഥമാണിത്. ന്യായത്തെ ന്യായംകൊണ്ടോ, ലക്ഷ്യത്തെ ലക്ഷ്യംകൊണ്ടോ എതിർക്കുവാൻ അവർക്ക് സാധ്യമല്ല. കാരണം, അതവരുടെ പക്കൽ ഉണ്ടായിരിക്കയില്ല. അപ്പോൾ, തങ്ങളുടെ പാരമ്പര്യത്തെയും സ്വാർത്ഥങ്ങളെയും നില നിറുത്തുവാൻ അക്രമമാർഗത്തെ ശരണം പ്രാപിക്കുകയല്ലാതെ അവർക്ക് മറ്റ് പോംവഴികൾ ഉണ്ടായിരിക്കയില്ല. അഹംഭാവം, ക്ഷോഭം, കോപം, വിദ്വേഷം ആദിയാ യവ ഇവരുടെ നിത്യസ്വഭാവങ്ങളുമായിരിക്കും. ഇങ്ങനെയുള്ളവരോട് സദുപദേശം ചെയ്യു ന്നത് കൊണ്ട് ഫലം സിദ്ധിക്കുകയില്ല. അതുകൊണ്ടാണ് അവരോട് ഗൗര വസ്വരത്തിൽ ഇങ്ങനെ താക്കീത് ചെയ്യുന്നത്: "നിങ്ങൾക്ക് അല്ലാഹുവിന്റെ ലക്ഷ്യങ്ങൾ വിവരിച്ചുതരുന്നവരോട് നിങ്ങൾക്കുള്ള വിദ്വേഷത്തെക്കാൾ വിദ്വേഷവും, വെറുപ്പും നിങ്ങൾക്കുണ്ടായിരിക്കേണ്ടുന്ന നിങ്ങൾ വെറുക്കേണ്ടത്; അത് നരകമല്ലാതെ മറ്റൊന്നുമല്ല. ഈ നില നിങ്ങൾ തുടർന്നുപോയാൽ, അതിൽനിന്ന് നിങ്ങൾക്ക് യാതൊരു രക്ഷയും കിട്ടുന്നതല്ല; അതിൽപരം മോശപ്പെട്ട ഒരു വാസസ്ഥലം വേറെയില്ല. അതുകൊണ്ട് നിങ്ങൾ നല്ലപോലെ സൂക്ഷിച്ചുകൊള്ളുക!' അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിരർത്ഥത അടുത്ത വചനങ്ങളിൽ വിവരിക്കുന്നു:- വിഭാഗം - 10
22:73–74يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ
مَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ
(73) ഹേ, മനുഷ്യരേ! ഒരു ഉപമ (ഇതാ) ലേക്ക് നിങ്ങൾ ചെവികൊടുക്കുവിൻ. നിശ്ചയമായും, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു (പ്രാർത്ഥിച്ചു) വരു ന്നവർ, ഒരു ഈച്ചയെ (പ്പോലും) അവർ (എല്ലാവരും) ഒരുമിച്ചുകൂടി യാലും ശരി. ഈച്ച അവരിൽനിന്ന് വല്ലതും തട്ടിയെടുക്കുന്നതായാൽ, അതിന്റെ പക്കൽനിന്ന് അവരത് വീണ്ടെടുക്കുകയുമില്ല. അപേക്ഷി ക്കുന്നവനും, അപേക്ഷിക്കപ്പെടുന്ന വനും ബലഹീനൻ തന്നെ! (74) അല്ലാഹുവിന്, അവന്ന്് കൽപിക്കേണ്ടുന്ന യഥാർത്ഥ നില പാട് അവർ കൽപിച്ചില്ല; നിശ്ചയമാ യും, അല്ലാഹു ശക്തനും, പ്രതാപശാ (73) ഹേ മനുഷ്യരേ വിവരിക്കപ്പെടുന്നു, വിവരിക്കപ്പെട്ടിരിക്കുന്നു ഒരു ഉപമ, ഉദാഹരണം ആകയാൽ ചെവി (ശ്രദ്ധ) കൊടുക്കുവിൻ അതിന്, അതിലേക്ക് നിശ്ചയമായും യാതൊരു കൂട്ടർ നിങ്ങൾ വിളിക്കു ന്ന, പ്രാർത്ഥിക്കുന്ന അല്ലാഹുവിന് പുറമെ അവർ സൃഷ്ടിക്കുന്ന തല്ല തന്നെ ഒരു ഈച്ചയെയും അവർ ഒരുമിച്ചുകൂടിയാലും ശരി അതിന്, അതിനായി അവരിൽ നിന്ന് തട്ടിയെടുക്കുന്നതായാൽ ഈച്ച വല്ലതും, വല്ല വസ്തുവും അതവർ വീണ്ടെടുക്കുകയില്ല, രക്ഷപ്പെ ടുത്തി എടുക്കയില്ല അതിന്റെ പക്കൽനിന്ന് ബലഹീനം തന്നെ, (കഴിവില്ലാ ത്തത് തന്നെ) അപേക്ഷകൻ, തേടുന്നവൻ അപേക്ഷിക്കപ്പെടുന്നവ നും, തേടപ്പെടുന്ന വസ്തുവും (74) അവർ കൽപിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല അല്ലാഹുവിന്, അല്ലാഹുവിനെ അവന്റെ യഥാർത്ഥ നിലപാട്, അവനെ കണക്കാക്കേണ്ട യഥാർത്ഥപ്രകാരം, അവന് കൽപിക്കേണ്ട മുറപ്രകാരം നിശ്ചയമായും അല്ലാഹു ശക്തൻ തന്നെ പ്രതാപശാലിയും, പ്രതാപശാലി യായ മനിലാക്കുവാൻ ഒട്ടും പ്രയാസമില്ലാത്ത വ്യക്തമായ ഒരു ഉപമനിത്യാനുഭവം സാക്ഷീകരിക്കുന്ന സ്പഷ്ടമായ ഒരു വസ്തുതമനുഷ്യവർഗത്തെ ആകമാനം വിളി ച്ചുണർത്തിക്കൊണ്ട് അല്ലാഹു അവരുടെ മുമ്പിൽ വെക്കുകയാണ്. അല്ലാഹുവിന് പു റമെ, ജനങ്ങൾ ആരാധിക്കുകയോ, വിളിച്ചു പ്രാർത്ഥിക്കുകയോ ചെയ്യുന്ന ഏതൊരു ആരാധ്യവസ്തുവിന്നും തന്നെ, ഒരു കാര്യത്തിന് പോലും കഴിവില്ലെന്നും, ആക യാൽ അല്ലാഹുമാത്രമേ ആരാധ്യനും, പ്രാർത്ഥിക്കപ്പെടുന്നവനും ആയിരിക്കുവാൻ നിവൃ ത്തിയുള്ളൂവെന്നും ഇത് മൂലം സ്ഥാപിക്കുന്നു. വിഗ്രഹങ്ങളാകട്ടെ, മനുഷ്യവർഗത്തിലോ മറ്റോ ഉൾപ്പെട്ടവരാകട്ടെ, ആരാധ്യൻമാ രായി സങ്കൽപിക്കപ്പെടുന്ന എല്ലാവരും ഒത്തുചേർന്നുപരിശ്രമിക്കുകയും, ആരാധകൻമാ രെല്ലാം ഒന്നിച്ചുചേർന്നു അവരോട് പ്രാർത്ഥിക്കുകയും ചെയ്താൽപോലും, ഒരൊറ്റ ഏറ്റവും ഒരു ജന്തുവെപ്പോലുംസൃഷ്ടിക്കു വാൻ അവർക്ക് കഴിയുകയില്ലെന്ന് അല്ലാഹു ഖണ്ഡിതമായി പറഞ്ഞിരിക്കുകയാണ്. ഇതേവരെ അതിന് ആർക്കും കഴിഞ്ഞിട്ടില്ലെന്നത്പോലെ, ഭാവിയിലും അത് കഴിയുക യില്ലെന്നാണ്, (അവർ സൃഷ്ടിക്കുന്നതേയല്ല) എന്ന വാക്ക് സ്പഷ്ടമാക്കുന്ന ത്. ജീവന്റെ കാര്യം നിൽക്കട്ടെ, ഈച്ചയുടെ ശരീരംപോലും, ശുദ്ധശൂന്യതയിൽ നിന്ന് നിർമിക്കുവാൻ ആർക്കാണ് സാധിക്കുക?! ജീവനെ ഒന്ന് നിലവിലുണ്ട് എങ്ങനെയാണ് എന്ന് പോലും മനു ഷ്യന് സൂക്ഷ്മമായി അറിയുവാൻ നാളിത്വരെ കഴിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായി ട്ടാണിരിക്കുന്നതും; മേലിലും അതങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. ഈച്ചയുടെ കാര്യംതന്നെ ഇതാണെങ്കിൽ, ഒട്ടകത്തിന്റെയും, ആനയുടെയും മറ്റും മറ്റും കഥ പറയു വാനുണ്ടോ?! ഒരടി മുന്നോട്ടുകടന്നു ഉറപ്പിച്ചുപറയുകയാണ്: സൃഷ്ടിക്കുന്ന കാര്യം ഇരിക്കട്ടെ, ആ അവരിൽനിന്ന് വല്ലതും തട്ടിയെ ടുത്തു കൊണ്ടുപോയാൽ അത് മടക്കി വാങ്ങുവാൻപോലും അവർക്ക് സാധ്യമല്ലെന്ന്! വിഗ് രങ്ങളെയും, ബിംബങ്ങളെയും സംബന്ധിച്ച് മാത്രമല്ല, മറ്റാരെ സംബന്ധിച്ചുമുള്ള വിധിയും ഇത്തന്നെയാണ്. ബിംബങ്ങളുടെ മുമ്പിൽ സമർപ്പിക്കപ്പെടുന്ന നിവേദ്യങ്ങളിൽനിന്നോ; അവയുടെ തലയ്ക്കുമീതെ ഒഴിക്കപ്പെടുന്ന നെയ്യ് മുതലായവ യിൽനിന്നോ ഈച്ച വല്ലതും തട്ടിക്കൊണ്ടുപോയാൽ അവയ്ക്ക് അത് തിരിച്ചുവാങ്ങു വാൻ സാധ്യമല്ലെന്ന് ആർക്കും അറിയാവുന്നതാണ്. എന്നാൽ, ദൈവമായി സങ്കൽപി ക്കപ്പെടുന്നത് മനുഷ്യനോ മറ്റോ ആണെങ്കിലോ? അതും വാസ്തവത്തിൽ അങ്ങനെ ത്തന്നെ. മനുഷ്യന്റെ രക്തം അവനിൽനിന്ന് മറ്റ് വല്ലതും തട്ടിയെ ടുത്ത -ഈച്ചയിൽനിന്നോ കൊതുകിൽനിന്നോ അത് വീണ്ടെടുക്കുവാൻ അവന് കഴി യുമോ? ഒരിക്കലുമില്ല! ഒരുപക്ഷേ, അവൻ കുപിതനായി വല്ലപ്പോഴും ഈച്ചയെപ്പിടിച്ചു കൊന്നേക്കാം. എന്നാലും നഷ്ടപ്പെട്ടത് വീണ്ടെടുത്തുയഥാസ്ഥാനത്ത് മടക്കി എത്തി ക്കുക അസാധ്യം തന്നെയാണല്ലോ. ഈച്ച, കൊതുക്, ഉറുമ്പ് മുതലായ സ്തുക്കളോട്പോലും പരാജയം സമ്മതിക്കേണ്ടിവരുന്നവരെ ആരാധിച്ചിട്ടെന്ത്ഫലം? അവരോട് പ്രാർത്ഥിച്ചിട്ടെന്ത് പ്രയോജനം? തേടുന്നവനും, തേടപ്പെടുന്നവനും അബ ലൻമാർ! ഇരുകൂട്ടരും ദുർ∫ലൻമാർ! വാസ്തവം ഇതാണെങ്കിൽകഴിവുകളെല്ലാം അല്ലാഹുവിന് മാത്രമാണെങ്കിൽപിന്നെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുകയും, അവയോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽ പരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! പക്ഷേ, ജനങ്ങൾ അല്ലാഹുവിന് കൽപിക്കേണ്ടുന്ന നിലപാട് അവന് കൽപിക്കുന്നില്ല; സംഗതി ഇത്രയും വ്യക്തമായിരു ന്നിട്ടും, അവർ അല്ലാഹുവിന്റെ ശക്തിയെയും, പ്രതാപത്തെയുംകുറിച്ച് ഗൗനിക്കുന്നു മില്ല: ഇതാണതിന് കാരണം.
22:75–76ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَـٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ
(75) അല്ലാഹു മലക്കുകളിൽനിന്ന് ചില ദൂതൻമാരെ തിരഞ്ഞെടുക്കുന്നുമനുഷ്യരിൽനിന്നും (തിരഞ്ഞെടുക്കു ന്നു). നിശ്ചയമായും, അല്ലാഹു കേൾക്കുന്നവനും കാണുന്നവനുമാ കുന്നു. (76) അവരുടെ മുന്നിലുള്ളതും, പിന്നിലുള്ളതും അവൻ അറിയുന്നു; അല്ലാഹുവിങ്കലേക്കത്രെ, കാര്യ ങ്ങൾ മടക്കപ്പെടുന്നതും. (75) അല്ലാഹു തിരഞ്ഞെടുക്കുന്നു മലക്കുകളിൽനിന്ന് (76) അവൻ അറിയും, അറിയുന്നു അവരുടെ മുന്നിലുള്ളത് അവരുടെ പിന്നിലുള്ളതും അല്ലാ ഹുവിങ്കലേക്ക് തന്നെ മടക്കപ്പെടുന്നു കാര്യങ്ങൾ അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകൻമാർക്ക് എത്തിച്ചുകൊടുക്കുക മുതലായ പല കാര്യങ്ങൾക്കും മലക്കുകളിൽ നിന്ന് അവൻ ദൂതൻമാരെ നിശ്ചയിക്കുന്നു. മനു ഷ്യർക്ക് അത് എത്തിച്ചുകൊടുക്കാനായി മനുഷ്യരിൽ നിന്നും ദൂതൻമാരെ നിയോഗി ക്കുന്നു. രണ്ട് തരത്തിലുള്ള ദൂതൻമാരുടെയും രഹസ്യപരസ്യങ്ങളും, ഭൂതഭാവികളും എല്ലാം അവൻ അറിയുന്നു. അവർ അതിന് യോജിച്ചവരാണോ വിശ്വസ്തരാണോ എന്ന് തുടങ്ങിയ വിവരങ്ങളൊന്നും അവന് അജ്ഞാതമല്ല. എല്ലാ കാര്യവും അവൻ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു. ഒടുക്കം എല്ലാറ്റിന്റെയും പര്യവസാനവും, തീരുമാനവും അവന്റെ സന്നിധിയിലേക്ക് തന്നെയാണ് താനും. പിന്നെ, എങ്ങനെയാണ്, ആ ദൂതൻമാർ മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന ലക്ഷ്യങ്ങൾ സത്യവും യഥാർത്ഥവുമല്ലാതിരി ക്കുക?!
22:77يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩
(77) ഹേ, വിശ്വസിച്ചവരേ! നിങ്ങൾ, സൂജൂദും' ധ കുമ്പി ട്ടും, സാഷ്ടാംഗം പതിച്ചുമുള്ള നമ സ്കാരം പ ചെയ്യുവിൻ; നിങ്ങളുടെ റ∫ിന് "ഇബാദത്തും' (ആരാധനയും) ചെയ്യുവിൻ; നന്മ പ്രവർത്തിക്കുകയും ചെയ്യുവിൻ; നിങ്ങൾക്ക് വിജയം സിദ്ധിച്ചേക്കാം. (77) ഹേ, വിശ്വസിച്ചവരേ നിങ്ങൾ ചെയ്യുവിൻ (കുമ്പിട്ട് നമസ്കാരം ചെയ്യുവിൻ) നിങ്ങൾ സുജൂദും ചെയ്യുവിൻ (സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുവിൻ) നിങ്ങൾ ഇബാദത്ത് (ആരാധന) ചെയ്കയും ചെയ്യുവിൻ നിങ്ങളുടെ റ∫ിന് നിങ്ങൾ പ്രവർത്തിക്കയും ചെയ്യുവിൻ നന്മ, നല്ലത്, പുണ്യം നിങ്ങളായേക്കാം, നിങ്ങളാകുവാൻ വേണ്ടി നിങ്ങൾ വിജയം പ്രാപിക്കും ധ ഈ സൂറത്തിൽ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന രണ്ടാമത്തെ ആയത്താണിത്. മുൻഗാമികളായ പലരിൽ നിന്നും ഈ ആയത്തിനുശേഷം സുജൂദ് ചെയ്യേണ്ടതുണ്ടെന്ന് കാണിക്കുന്ന "രിവായത്തു' കൾ വന്നിരിക്കുന്നു. പണ്ഡിതൻമാർക്കിടയിൽ ഇതിൽ അഭിപ്രായവ്യത്യാസമുണ്ട്. ആയത്തിന്റെ വിവരണം താഴെ വരുന്നതാണ്. പ
22:78وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ
(78) നിങ്ങൾ അല്ലാഹുവിന്റെ കാര്യത്തിൽ സമരം ചെയ്യേണ്ട മുറ പ്രകാരം സമരം ചെയ്യുവിൻ. അവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തിൽ നിങ്ങളുടെമേൽ അവൻ ഏർപ്പെടുത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവ് ഇബ്റാഹീ മിന്റെ മാർഗം! (അതാണ് നിങ്ങളോട് ഉപദേശിക്കുന്നത്.) മുമ്പും, ഇതിലും ധ മുൻ വേദങ്ങ ളിലും ഈ വേദത്തിലും പ നിങ്ങൾക്ക് "മുസ്ലിംകൾ' അവൻ പേരുവെ ച്ചിരിക്കുന്നു; റസൂൽ, നിങ്ങൾക്ക് സാക്ഷിയും, നിങ്ങൾ, മനുഷ്യർക്ക് സാക്ഷികളും ആയിത്തീരുവാൻവേ ണ്ടിയാകുന്നു (അത്). ആകയാൽ, നിങ്ങൾ നമസ്കാരം നിലനിറുത്തു കയും "സകാത്ത്' ധ വിശുദ്ധ ധർമം പ കൊടുക്കുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുവിൻ! അവൻ, നിങ്ങളുടെ യജമാനനാകു ന്നു. അപ്പോൾ, (നിങ്ങളുടെ യജമാ നൻ) എത്രയോ നല്ല യജമാ നൻ!എത്രയോ നല്ല സഹായകനും! (78) നിങ്ങൾ സമരം ചെയ്യുകയും ചെയ്യുവിൻ അല്ലാഹുവിന്റെ കാര്യത്തിൽ അവന്റെ (അവന് വേണ്ടിയുള്ള) സമരത്തിന്റെ മുറപ്രകാരം, സമരം ചെയ്യേണ്ടുന്ന മുറയനുസരിച്ച് അവൻ നിങ്ങളെ തിരഞ്ഞെടുത്തിരി ക്കുന്നു അവൻ ആക്കിയിട്ടുമില്ല നിങ്ങളുടെ മേൽ മതത്തിൽ, മതകാര്യത്തിൽ ഒരു വിഷമതയും, ബുദ്ധിമുട്ടും നിങ്ങളുടെ പിതാ വിന്റെ മാർഗം അതായത് ഇബ്റാഹീമിന്റെ അവൻ നിങ്ങൾക്ക് പേർ വെച്ചിരിക്കുന്നു മുസ്ലിംകൾ എന്ന് മുമ്പ് ഇതിലും റസൂൽ ആയിരിക്കുവാൻ, ആയിത്തീരുവാൻവേണ്ടി നിങ്ങൾക്ക് സാക്ഷി നിങ്ങൾ ആയിത്തീരുവാനും സാക്ഷികൾ മനുഷ്യർക്ക്, ജനങ്ങളുടെ മേൽ ആകയാൽ നിങ്ങൾ നിലനിറുത്തുവിൻ നമസ്കാരം നിങ്ങൾ കൊടുക്കുകയും ചെയ്യുവിൻ സകാത്ത്, വിശുദ്ധ ധർമം നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുവിൻ, രക്ഷ പ്രാപിക്കുകയും ചെയ്യുവിൻ അല്ലാഹുവിനെ, അല്ലാഹുവിനെക്കൊണ്ട് അവൻ നിങ്ങ ളുടെ യജമാനനാണ്, നാഥനാണ് അപ്പോൾ എത്ര നല്ലവൻ, വളരെ നല്ലവനത്രെ യജമാനൻ എത്ര നല്ലവനും, വളരെ നല്ലവനുമത്രെ സഹായകൻ, രക്ഷകൻ രണ്ട് ആയത്തുകളിലായി, പല ഉപദേശങ്ങളും, സന്തോഷ വാർത്തകളും അല്ലാഹു നമുക്ക് നൽകുന്നു. അതോടുകൂടി മുസ്ലിമിന്റെ വ്യക്തിപര മായ ബാധ്യതകളെയും, മുസ്ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള ബാധ്യതകളെയും ചൂണ്ടിക്കാട്ടുകയും ചെയ്യു ന്നു. ആയത്തുകളിലെ ഉള്ളടക്കം നമുക്ക് ചുരുക്കത്തിൽ ഇങ്ങനെ ഗ്രഹിക്കാം:- (1) "സത്യവിശ്വാസികളേ' എന്ന് സംബോധന ചെയ്തുകൊണ്ട് ആദ്യമായി ഉപദേ ശിക്കുന്നത് "സുജൂദും', ചെയ്യാനാകുന്നു. നമസ്കാരത്തിൽ അനുഷ്ഠിക്കപ്പെ ടേണ്ടുന്ന കർമങ്ങൾ പലതുമുള്ളതിൽ, കൂടുതൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് റുകൂ ഉം, സുജൂദും. നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ട് സുജൂദും ത്സ ചെയ്യുക, എന്ന് പലപ്പോഴും പറയാറുണ്ട്. അത് പോലെത്തന്നെ നമസ്കാരത്തിലെ മറ്റൊരു പ്രധാന ഭാഗമായ നിറുത്തവും ( ) ഈ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. വാക്ക് കൊണ്ടും, പ്രവൃത്തികൊണ്ടും നിർവ്വഹിക്കപ്പെടുന്ന പല കർമങ്ങളുടെയും സമാഹാര മാണ് നമസ്കാരം, ഹൃദയസാന്നിദ്ധ്യം അതിന്റെ ജീവനുമാണ്. അഞ്ച് നേരത്തെ നിർ∫ന്ധ നമസ്കാരമെന്നോ ( ) അവയ്ക്ക് പുറമെയുള്ള ഐച്ഛിക നമസ്കാ രമെന്നോ ( ) വ്യത്യാസമില്ലാതെ, മൊത്തത്തിൽ നമസ്കാരം വർദ്ധിപ്പിക്കുവാൻ ഉപദേശിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിന് ഇസ്ലാമിലുള്ള സ്ഥാന വും, മനുഷ്യനിൽ ആത്മശുദ്ധിയും ദൈവഭക്തിയും ഉണ്ടാക്കുന്നതിൽ നമസ്കാരത്തി നുള്ള സ്വാധീനശക്തിയും പരക്കെ അറിയപ്പെട്ടതാണല്ലോ. (2) അടുത്തതായി, നമസ്കാരവും അല്ലാത്തവയും അടങ്ങുന്നതായ "ഇബാ ഉപദേശിക്കപ്പെട്ടിരിക്കുന്നു. നമസ്കാരം, ദിക്ർ, തസ്ബീഹ്, പാരായണം, പാപമോചനം തേടൽ, ബലികർമ ങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ താഴ്മ അർപ്പിക്കുന്നതും,അവ നോട് പ്രാർഥിക്കുന്നതും അവന്റെ സ്തുതി കീർത്തനങ്ങൾ പ്രകാശിപ്പിക്കുന്നതുമായ സാധാരണ "ഇബാദത്ത്' ( ) എന്നും, "ആരാധന' എന്നും പറയുന്നത്. (ഇബാദത്തിനെ സംബന്ധിച്ച് വിശദമായ ഒരു വിവരണം സൂറ: ഫാത്തിഹഃയുടെ വ്യാഖ്യാനത്തിൽ നൽകിയിട്ടുണ്ട്.) (3) പിന്നീട് തുടർന്ന് ഉപദേശിക്കുന്നത് നന്മ പ്രവർത്തിക്കുവാനാണ്. മേൽപറഞ്ഞ നമസ്കാരം തുടങ്ങിയ എല്ലാ ആരാധനാകർമങ്ങൾക്കുംപുറമെ, ജനങ്ങൾക്ക് ഉപകാരം ചെയ്യുക, ദാനധർമം ചെയ്യുക, നന്നായി പെരുമാറുക, നല്ലതിനെ ഉപദേശിക്കുക, കുടും ബബന്ധം പാലിക്കുക, സഹജീവികളോട് ദയ കാണിക്കുക, ഇടപാടുകളിലും മറ്റും മര്യാദ പാലിക്കുക തുടങ്ങിയ സൽക്കർമങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. നമസ്കാര ത്തിന്റെ കാര്യം പ്രത്യേകമായി ആദ്യം എടുത്തുപറഞ്ഞശേഷം, രണ്ടാമത്തെയും, മൂന്നാ മത്തെയും ഉപദേശങ്ങളുടെ കൂട്ടത്തിൽ വീണ്ടും വീണ്ടും അത് ആവർത്തിച്ചടക്കം ചെയ്യ പ്പെട്ടിരിക്കുന്നതായും, ഇബാദത്തിന്റെ കാര്യം മൂന്നാമത്തെ ഉപദേശത്തിൽ ഒന്ന് കൂടി ഉൾപ്പെടുത്തി ആവർത്തിക്കപ്പെട്ടിരിക്കുന്നതായും കാണാം. ഇതിൽ നിന്ന് ഓരോ ഇന ത്തിന്റെയും പ്രാധാന്യം നമുക്ക് മനിലാക്കാം. (4) ഈ ഉപദേശങ്ങൾ സ്വീകരിക്കുന്നപക്ഷം നിങ്ങൾക്ക് വിജയം സിദ്ധിച്ചേക്കാമെ ന്നാണ് അല്ലാഹു തുടർന്ന് പറയുന്നത്. ഇതിൽ നാം മനിരുത്തേണ്ടുന്ന ഒരു പ്രധാന സംഗതി അടങ്ങുന്നുണ്ട്. മേൽപറഞ്ഞ മൂന്ന് ഇനങ്ങളിൽ (നമസ്കാരം, ഇബാദത്ത്, എന്നിവയിൽ) ഏതെങ്കിലും ഒന്നിൽമാത്രം മുഴുകിയിരിക്കയും, മറ്റുള്ളവയിൽ അശ്രദ്ധകാണിക്കുകയും ചെയ്യരുത്സന്ദർഭത്തിനും കഴിവിനും അനു സരിച്ച് എല്ലാ ഇനത്തിൽപെട്ട സൽകാര്യങ്ങളും അനുഷ്ഠിച്ചെങ്കിൽ മാത്രമേ വിജയം കൈവരി കയുള്ളൂ -എന്നുള്ളതാണത്. വാസ്തവത്തിൽ മനുഷ്യൻ അനുഷ്ഠാനത്തിൽ വരുത്തേണ്ടുന്ന കടമകളെല്ലാം തന്നെ ഈ മൂന്ന് വാക്കിൽ അടങ്ങിയിട്ടുണ്ട്. അവസാ നത്തെ ആയത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളത് ആ മൂന്ന് ഇനത്തിൽപെട്ട ചില പ്രധാന വിഷയങ്ങൾ മാത്രമാണെന്ന് കാണാം. അതുകൊണ്ടാണ് വിജയസിദ്ധി യുടെ വാഗ്ദാനം ഈ മൂന്ന് കാര്യങ്ങളോട് ചേർത്തുതന്നെ നൽകുന്നതും. (5) പിന്നീട്, അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യാൻ ( ) കൽപിക്കുന്നു. മേൽപറഞ്ഞ സൽക്കാര്യങ്ങളുടെ കൂട്ടത്തിൽ അതിപ്രധാനമായ ഒന്നത്രെ അല്ലാഹുവിനുവേണ്ടിയുള്ള -അതെ അവന്റെ മതവിഷയത്തിലുള്ള -സമരം. സമരമു ഖങ്ങൾ പലതുണ്ട്: 1. അവിശ്വാസികൾ തുടങ്ങിയ ഇസ്ലാമിന്റെ പ്രത്യക്ഷശത്രുക്കളു മായുള്ള സമരം. ഇതിൽ യുദ്ധംവരെയുള്ള പലതും ഉൾപെടുന്നു. 2. പിശാചിനോടുള്ള സമരം. 3. തന്നിഷ്ടത്തോടുള്ള സമരം. ഒരു കണക്കിന് ഈ ഒടുവിൽ പറഞ്ഞ സമരമാ ണ്, മറ്റ് രണ്ടിലും വെച്ച് കൂടുതൽ പ്രയാസകരമായത്. അതുകൊണ്ടാണ് ഇമാം ബൈഹക്വീ (റ)യും മറ്റും രിവായത്ത് ചെയ്യുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണു ന്നത്:- "ഒരു യുദ്ധം കഴിഞ്ഞുവരുന്ന സ്വഹാബികളോട് നബി തിരുമേനി ˜ പറഞ്ഞു:-"നി ങ്ങൾ ചെറിയ സമരത്തിൽ നിന്ന് വലിയ സമരത്തിലേക്ക് വന്നിരിക്കുന്നു.' അപ്പോൾ ചോദിക്കപ്പെട്ടു: "ഏതാണ് വലിയ സമരം?' തിരുമേനി ഉത്തരം പറഞ്ഞു: (അടിയൻ തന്റെ തന്നിഷ്ടത്തോട് നടത്തുന്ന സമരമാണ്) മേൽ പറഞ്ഞ എല്ലാ സമര ങ്ങളും, അതതിന്റെ സ്ഥാനവും, സ്ഥലവും അനുസരിച്ച് നടത്തപ്പെടണമെന്നാണ് ഇവിടെ കൽപിക്കപ്പെടുന്നത്. ദേഹംകൊണ്ടും, ധനംകൊണ്ടുമുള്ള എല്ലാ സമരവകുപ്പുകളും അതിൽ ഉൾപ്പെടുന്നു. വേദനയേറിയ ശിക്ഷയിൽനിന്ന് രക്ഷ നൽകുന്നതും, പാപങ്ങൾ പൊറുക്കുവാനും, സ്വർഗത്തിൽ പ്രവേശിക്കുവാനും കാരണമാകുന്നതുമായ കാര്യങ്ങൾ വിവരിച്ചുകൊണ്ട് സൂറ: സ്വഫ്ഫിൽ ( ) അല്ലാഹു ഇങ്ങനെ പറയുന്നു:- സാരം: (നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കണം; അല്ലാഹു വിന്റെ മാർഗത്തിൽ നിങ്ങളുടെ സ്വത്തുക്കൾകൊണ്ടും ദേഹങ്ങൾകൊണ്ടും സമരം ചെയ്യുകയും വേണം. അത് നിങ്ങൾക്ക് ഉത്തമമായിട്ടുള്ളതാണ്നിങ്ങൾ അറിയുന്നവ രാണെങ്കിൽ) (6) "അവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു'വെന്ന വാക്യം, മുസ്ലിം സമുദായ ത്തിന് അല്ലാഹു നൽകുന്ന ഒരു കീർത്തിമുദ്രയാകുന്നു. പ്രവാചകൻമാരിൽവെച്ച് ഏറ്റവും ശ്രേഷ്ഠനായ റസൂലിനെയും, വേദഗ്രമ്ലങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായ വേദഗ്ര മ്ലവും, നിയമ സംഹിതയിൽവെച്ച് കൂടുതൽ പരിപൂർണമായ നിയമസംഹിതയും തന്നു നിങ്ങളെ അവൻ ശ്രേഷ്ഠമാക്കിയിട്ടുണ്ട് എന്ന് സാരം. അതുകൊണ്ട് മേൽപറഞ്ഞ ഉപ ദേശങ്ങളനുസരിച്ച് നടക്കുവാൻ മറ്റേത് സമുദായത്തെക്കാളുമധികം നിങ്ങൾക്ക് ബാധ്യ തയുണ്ട് എന്ന ഒരു സൂചനയും അതിലടങ്ങുന്നു. (7) ഇത്രയും പറയുമ്പോൾ, നിങ്ങൾക്ക് വഹിക്കുവാൻ കഴിയാത്തതോ, അനുഷ്ഠി ക്കുക സാധ്യമല്ലാത്തതോ ആയ വമ്പിച്ച ഒരു ഭാരമാണ് നിങ്ങളിൽ ചുമത്തപ്പെട്ടിരിക്കു - "മതത്തിൽ നിങ്ങളുടെമേൽ യാതൊരു വിഷമതയും ഏർപ്പെടു ത്തിയിട്ടില്ല.' ( എന്ന് പരമകാരുണികനായ അല്ലാഹു നമ്മെ സമാധാനിപ്പിക്കുന്നു. നമസ്ക്കാരം തുടങ്ങി ജിഹാദ് (സമരം) വരെ യുള്ള എല്ലാ കാര്യങ്ങളും ഓരോരുത്തരും അവരു ടെ കഴിവനുസരിച്ച് മാത്രമാണ് ചെയ്യേ ണ്ടതുള്ളത്; ഓരോ ദേഹത്തിനും ചെയ്യാൻ നിവൃത്തിയുള്ളതല്ലാതെ അവൻ നിങ്ങ ളോട് ശാസിക്കുന്നില്ല. ( ) ഓരോ കൽപനയും അനുസരിക്കു ന്നതിൽ സാന്ദർഭികമായി ഏർപ്പെട്ടേക്കുന്ന ബുദ്ധിമുട്ടുകളിൽ അതാതിന്നനുയോജ്യമായ വിട്ടുവീഴ്ചകളും, ഇളവുകളും ( ) അവൻ അനുവദിച്ചിട്ടുണ്ട്. നിങ്ങളെ ഞെരുക്ക ണമെന്ന് അവൻ ഉദ്ദേശിക്കുന്നേയില്ല. ( ) യാത്രകളിൽ രണ്ടുനേ രത്തെ നമസ്ക്കാരം ഒരേസമയത്ത് നിങ്ങൾക്ക് കൂട്ടിച്ചേർത്ത് ( ഞ്ഞഞ്ഞഘ ആക്കി) നമസ്ക്കരി ക്കാം, വലിയ നമസ്ക്കാരങ്ങൾ ചുരുക്കി ( ആക്കി) നമസ്ക്കരിക്കുകയും ചെയ്യാം. യാത്രയിലോ, രോഗത്തിലോ ആകുമ്പോൾ നോമ്പ് നീട്ടിവെക്കാം. അങ്ങനെ എത്രയോ ഉദാഹരണങ്ങൾ! എനി, കടമകൾ നിർവ്വഹിക്കുന്നതിൽ നിങ്ങൾ വല്ല അലസതയും വരുത്തിയെന്നിരിക്കട്ടെ; എന്നാൽ, നിങ്ങൾക്ക് നിങ്ങളുടെ റ∫ിനോട് പാപം പൊറു ത്തുതരുവാനപേക്ഷിക്കാം. നിശ്ചയമായും അവൻ ധാരാളം പൊറുക്കുന്നവനാണ്. (8) മുമ്പ് ആർക്കുമില്ലാത്ത ഒരു പുതിയ മാർഗമൊന്നുമല്ല നിങ്ങളോട് ഉപദേശിക്കു ന്നതും, കൽപിക്കുന്നതും. നിങ്ങളുടെ പൂർവ്വപിതാവും, എല്ലാവരാലും ആദരിക്കപ്പെ ടുന്ന പ്രവാചകനുമായ ഇബ്റാഹീം നബി (അ)യുടെ മാർഗം പിൻപറ്റണമെന്നാണ്, നിങ്ങളോട് ഉപദേശിക്കപ്പെടുന്നതിന്റെ ചുരുക്കം. അദ്ദേഹം ആചരിച്ചതും, പ്രബോധനം ചെയ്തതും ഇങ്ങനെത്തന്നെയായിരുന്നു. എന്നൊക്കെയാണ് ന്ധ നിങ്ങളുടെ പിതാവ് ഇബ്റാഹീമിന്റെ മാർഗം' എന്ന് പ്രസ്താവിച്ചതിന്റെ വിവക്ഷ. സത്യവിശ്വാസികളിൽ, അറബികളും, അല്ലാത്തവരും ഉൾപെടുമല്ലോ. അറബികളെ ജൂതൻമാരോ ക്രിസ്ത്യാനികളോ പൂർവ്വപിതാവാണ് ഇബ്റാഹീം നബി (അ) എന്ന് വ്യക്തമാകുന്നു. ക്വുർ ആൻ അവതരിച്ചുകൊണ്ടിരിക്കുമ്പോഴത്തെ മുസ്ലിംകൾ മിക്കവാറും അറബികളായി രുന്നു. ആദ്യമായി അഭിമുഖീകരിക്കുന്നതും അവരെയാണ്. കൂടാതെ, ക്വുർ ആനിൽ- (സത്യവിശ്വാസികളോട്, അവരുടെ സ്വന്തം ദേഹത്തെക്കാൾ ബന്ധപ്പെട്ട ആളാണ് പ്രവാചകൻ) എന്നും അല്ലാഹു പറയു ന്നുണ്ട്. ആ നിലക്ക് പ്രവാചകൻമാർ സമുദായത്തിന്റെ ആത്മപിതാക്കളാണ്. അതു കൊണ്ടുതന്നെയാണ്, നബി തിരുമേനി ˜ യുടെ ഭാര്യമാരെക്കുറിച്ച് "സത്യവിശ്വാസിക ളുടെ ഉമ്മമാർ' ( ) എന്ന് പറയുന്നതും. ഇങ്ങനെ നോക്കുമ്പോൾ "നിങ്ങ ളുടെ പിതാവ്' എന്ന് ഇബ്റാഹീം നബി (അ)യെക്കുറിച്ച് പ്രസ്താവിച്ചത് അറബികള ല്ലാത്തവരെ സംബന്ധിച്ചും അർത്ഥവത്താണെന്ന് കാണാം. ഇബ്റാഹീം നബി (അ) യുടെ നടപടി മാർഗത്തെപ്പറ്റി ഇങ്ങനെ വിശേഷിപ്പിക്കപ്പെടാറുണ്ട്സ്ല (സാരം: വളവും തിരിവുമില്ലാതെ ഋജുവായ വിശാലമാർഗം. അതിന്റെ രാത്രിയും പകൽപോലെത്തന്നെ സ്പഷ്ടവും, വ്യക്തവുമാണ്.) ഈ വേദത്തിലും "മുസ്ലിംകൾ' എന്ന് അല്ലാഹു നമുക്ക് പേരുവെച്ചിരിക്കുന്നതായി അല്ലാഹു നമ്മെ അറിയിക്കുന്നു. അല്ലാഹു മനുഷ്യവർഗത്തി നുവേണ്ടി തൃപ്തിപ്പെട്ടുകൊടുത്ത ഒരേ ഒരു മതമാണ് ഇസ്ലാം. അത് അനുസരിക്കു ന്നവർക്ക് അന്നും ഇന്നും മു…ിംകൾ എന്ന് തന്നെ പേർ. അല്ലാഹുവിന്റെ നിയമങ്ങൾക്ക് കീഴ്പെട്ടവർ, തന്റേതെല്ലാം അല്ലാഹുവിനായി വിട്ടുകൊടുക്കുന്നവർ എന്നൊക്കെയാണ് ആ പേരിന്റെ അർത്ഥം. ഹാ! എത്ര നല്ല പേർ! എത്ര അർത്ഥവത്തായ നാമം! ഈ പരി പാവന നാമത്തിന്റെ യഥാർത്ഥ അർഹന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ! (10) മുഹമ്മദ് നബി ˜ യുടെ സമുദായമേ! ഇങ്ങനെയൊക്കെ നിങ്ങൾ തിരഞ്ഞെടു ക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നത് മൂലം, നിങ്ങളെക്കൊണ്ട് ചില കാര്യങ്ങൾ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്; അത് നിങ്ങൾ ഓർക്കേണ്ടതും, പ്രായോഗികമാ ക്കേണ്ടതുമാണ് എന്നത്രെ പിന്നീട് അല്ലാഹു നമ്മെ ഉണർത്തുന്നത്. "റസൂൽ നിങ്ങൾക്ക് സാക്ഷിയും, നിങ്ങൾ മനുഷ്യർക്ക് സാക്ഷികളും ആയിത്തീരുവാൻ വേണ്ടി' എന്ന വാക്യം അതാണ് കാണിക്കുന്നത്. മുസ്ലിംസമുദായത്തിൽ പല ജനതകളും, പലപ്പോ ഴായി കാലം കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിലും, ഒന്നോ അധികമോ പ്രവാചകൻമാരും ഉണ്ടായിരുന്നു. എന്നാൽ, നിങ്ങളുടെ പ്രവാചകൻ അന്ത്യപ്രവാചകനാണ്; എനിയൊരു പ്രവാചകൻ എഴുന്നേൽപിക്കപ്പെടുവാനില്ല. അതുകൊണ്ട് നിങ്ങൾ മുസ്ലിം സമുദായ ങ്ങളിൽവെച്ച് അവസാനത്തെ സമുദായമാകുന്നു. ലോകാവസാനം വരെ നിങ്ങൾ നില നിൽക്കണം. അഥവാ, നിങ്ങൾവഴി ഇസ്ലാം നിലനിൽക്കേണ്ടതുണ്ട്. അതിനാൽ നിങ്ങ ളുടെ മാർഗം നിങ്ങൾക്ക് കാണിച്ചും, പഠിപ്പിച്ചും തരുവാൻ വേണ്ടി നാം മുഹമ്മദ് നബി ( ˜ )യെ നിങ്ങളിൽ അയച്ചു തന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനവും ചര്യയും പിൻതുടർന്നുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ നിങ്ങൾക്ക് സാക്ഷിയും, മാതൃകയുമായി സ്വീകരിക്കേണ്ടതുണ്ട്. അതേ സാക്ഷ്യവും, മാതൃകയും നിങ്ങൾവഴി ലോകാവസാനം വരെയുള്ള ജനങ്ങളിലും നിലനിൽക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാൽ നിങ്ങളുടെ നട പടികളത്രയും, നിങ്ങൾ റസൂലിൽനിന്ന് പഠിച്ചുപരിചയിക്കുകയും, അത് മറ്റുള്ളവർക്ക് അതേപടി നിങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഈ മാതൃകാസാക്ഷ്യം മുസ്ലിംകൾ നിറവേറ്റുന്നപക്ഷം, ഇതിനെക്കാൾ ഉന്നതവും, മഹത്വം കൂടിയതുമായ ഒരു സാക്ഷ്യത്തിന്റെ പദവി അവർക്ക് പരലോകത്ത് വെച്ചും ലഭിക്കുവാനുണ്ട്. അതാ ണിവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. പക്ഷേ, ഈ ഐഹിക സാക്ഷ്യം നിറ വേറ്റാത്തവന് ആ ഉന്നത സാക്ഷ്യത്തിന്റെ പദവിക്ക് അർഹതയുണ്ടായിരിക്കയില്ല. അതായത്: മേൽപറഞ്ഞ ഉദ്ദേശ്യങ്ങളനുസരിച്ചും, ഇബ്റാഹീം നബി (അ)യുടെ മാർഗം പിൻപറ്റിയുംകൊണ്ട് ജീവിക്കുന്നപക്ഷം ക്വിയാമത്ത് നാളിൽ, നിങ്ങൾ ഉത്ത മൻമാരും നേർമാർഗികളുമാണെന്നതിന് റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കും. മാത്ര മല്ല, ഇതര ജനങ്ങൾ നല്ലവരോ, ചീത്തപ്പെട്ടവരോ എന്നതിന് നിങ്ങളും അവിടെ സാക്ഷി കളായിരിക്കുമെന്നർത്ഥം. അല്ലാഹുവിന്റെ ന്യായാധിപത്യത്തിൽ നടക്കുന്ന ആ വമ്പിച്ച മഹാകോടതിയിൽ സ്വീകരിക്കപ്പെടുന്ന സാക്ഷികൾ അതിഭാഗ്യവാൻമാർതന്നെ! അല്ലാഹു നമ്മെ അക്കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ! ആമീൻ! റസൂൽ നിങ്ങൾക്കും, നിങ്ങൾ ജനങ്ങൾക്കും സാക്ഷികളായിത്തീരുക എന്ന് പറഞ്ഞതിന് മുൻഗാമികളാൽ പ്രമാണി ക്കപ്പെട്ടുവന്നിട്ടുള്ള വ്യാഖ്യാനം ഈ രണ്ടാമത് പറഞ്ഞതാണ്. ഈ സ്ഥാനം ലഭിക്കേ ണമെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടിയ സാക്ഷ്യം നാം നിറവേറ്റിയേ തീരൂ എന്ന് വ്യക്തമാ ണ്. അതോട് ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു തുടർന്നുപറയുന്നത് നോക്കുക: നിങ്ങൾ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കു കയും, അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ.' ( ) ഈ മൂന്ന് കാര്യങ്ങളും വാസ്തവത്തിൽ, മുകളിൽ പറഞ്ഞ ഉപദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ത് തന്നെയാണ്. അതെ, അതിന്റെ ഒരു വകഭേദത്തോട് കൂടിയുള്ള ആവർത്തനമാകു ന്നു. ഇസ്ലാമിലെ മൗലികപ്രധാനമായ രണ്ട് നിർബന്ധ കർമങ്ങളുടെനമസ്കാര ത്തിന്റെയും സകാത്തിന്റെയുംകാര്യം ഇവിടെ പ്രത്യേകം ഓർമിപ്പിച്ചിരിക്കുകയാണ്. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതിഫലിപ്പിക്കുന്നതും, ആത്മീ യശുദ്ധി കൈവരുത്തുന്നതിന് മറ്റെന്തിനെക്കാളും ഉപയുക്തവുമായ ഒരു ആരാധനാ കർമമാണ് നമസ്ക്കാരം. മനുഷ്യനും സമുദായവും തമ്മിലുള്ള കെട്ടുപാടുകളെ പ്രതി ഫലിപ്പിക്കുന്ന സാമൂഹ്യമായ കടമകളിൽ മികച്ചുനിൽക്കുന്നതാണ് സകാത്ത്. മതത്തിന്റെ പേരിൽ, പേരിൽ, തൗഹീദിന്റെ പല നിലക്കുംമനു ഷ്യൻ പലതും അംഗീകരിക്കേണ്ടതുണ്ട്: പ്രവർത്തിക്കേണ്ടതുണ്ട്. അവയ്ക്കെല്ലാം നിദാ നമായിട്ടുള്ള ഏകാടിസ്ഥാനമാണ്, "നിങ്ങൾ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിൻ' ( ) എന്ന് പറഞ്ഞത്. വളരെ വിപുലമായ സാരങ്ങളാണ് ആ വാക്ക് ഉൾക്കൊള്ളുന്നത് എന്ന് ചിന്തിക്കുന്നവർക്കറിയാം, കൂടുതൽ വിശദീകരിക്കേണ്ടതില്ല. (12) അല്ലാഹു നിർദ്ദേശിച്ചതും, കൽപിച്ചതുമെല്ലാം നിങ്ങൾ സ്വീകരിക്കണം; ഒരി ക്കലും അവൻ നിശ്ചയിച്ച പരിധി വിട്ടുപോകരുത്; എല്ലാവരും ഈ ഒരു അടിസ്ഥാന ത്തിൽ നിലകൊള്ളണം; തമ്മിൽ ഭിന്നിച്ചുകൊണ്ടോ, അല്ലാഹുവിന്റെ മാർഗവും പിശാ ചിന്റെ മാർഗവും തമ്മിൽ കൂട്ടിക്കലർത്തിക്കൊണ്ടോ ആയിരിക്കരുത്; നിങ്ങളുടെ ഉദ്ദി ഷ്ടങ്ങൾ ശരിപ്പെടുന്നതിലും, വിഷമങ്ങൾക്ക് പരിഹാരമുണ്ടാകുന്നതിലുമെല്ലാം നിങ്ങൾ അല്ലാഹുവിനെ മാത്രം ശരണം പ്രാപിക്കണം; മറ്റാരിലും നിങ്ങളുടെ അപേക്ഷ അർപ്പി ക്കരുത്; നിങ്ങൾ അവനെ മാത്രം ആശ്രയിക്കുകയും, അവനിൽ മാത്രം വിശ്വാസവും ഭക്തിയും അർപ്പിക്കുകയും ചെയ്യുന്നപക്ഷം, അവൻ നിങ്ങൾക്ക് എല്ലാവിധ സഹായ വും, രക്ഷയും നൽകുന്നതാണ്. എന്നിങ്ങനെയുള്ള അനേകം സൂചനകൾ (നിങ്ങൾ അല്ലാഹുവിനെ മുറുകെപ്പിടിക്കുവിൻ) എന്ന തിരുവാക്യത്തിൽ അന്തർഭവിച്ചുകിടപ്പുണ്ട്. സത്യവിശ്വാസികൾക്ക് സന്തോഷവും, ആവേശവും നൽകി ക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം ഇങ്ങനെ ഉപസംഹരിക്കുന്നു: "അവൻ നിങ്ങളുടെ യജമാനനാണ്. അപ്പോൾ നിങ്ങളുടെ യജമാനൻ എത്രയോ നല്ല യജമാനൻ! എത്രയോ നല്ല സഹായകനും'! ( )