Muhammad Amani Moulavi (d. 1987) · Surah 17 · 111 verses
17:1سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ
ആമുഖം: ഇസ്റാ-ഉ് - വചനങ്ങൾ - വിഭാഗം - 15 ധ "സൂറത്ത് ബനൂ എന്നും "സൂറത്ത് സുബ്ഹാന' എന്നും ഈ സൂറ ത്തിന് പേര് പറയപ്പെടാറുണ്ട്. ചരിത്രസംഭവങ്ങൾ പലതും ഇതിൽ വിവരിക്കപ്പെട്ടിരിക്കുന്നതിൽനിന്നാണ് "സൂറത്ത് എന്ന പേര് വന്നത്. "സുബ്ഹാന' എന്ന പേർ സൂറത്തിന്റെ തുടക്കത്തെയും, എന്ന പേർ ആദ്യ വചനത്തിൽ പ്രസ്താവിക്കുന്ന (രാപ്രയാണ) സംഭവത്തെയും സൂചിപ്പിക്കുന്നു. ഇത് മക്കീ സൂറത്തുകളിൽപെട്ടതായി എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില വചനങ്ങൾ മദീനയിൽ അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്. അവ ഇന്നതൊക്കെയാണെന്നുള്ളതിൽ ഏകോപിച്ച അഭിപ്രായമില്ല. പ എല്ലാ രാത്രിയിലും നബി തിരുമേനി ˜ സൂറത്ത് ഓതാറുണ്ടായിരുന്നുവെന്ന് (റ) പ്രസ്താവിച്ചതായി അഹ്മദ്, തിർമദി, (റ) മുതലായവർ നിവേദനം ചെയ്തിരിക്കുന്നു. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) യാതൊരുവൻ മഹാപരിശു ദ്ധൻ! തന്റെ അടിയാനെ ഒരു രാത്രി യിൽ "മസ്ജിദുൽ ഹറാമിൽ' ധ പവി ത്രമായ പള്ളിയിൽ പ നിന്ന് അവൻ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു. ചുറ്റു പാടും നാം ആശീർവദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) "മസ്ജി ദുൽ അക്വ്സ്വാ' ധ പള്ളി പ യിലേക്ക്; നമ്മുടെ ദൃഷ്ടാന്ത ങ്ങളിൽ നിന്ന് (ചിലതെല്ലാം) അദ്ദേ വാൻ വേണ്ടി. നിശ്ചയമായും അവനത്രെ (എല്ലാം) കേൾക്കുന്നവനും, കാണു ന്നവനുമായുള്ളവൻ. (1) മഹാപരിശുദ്ധൻ, ഞാൻ സ്തോത്രം ചെയ്യുന്നു രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ തന്റെ അടിമയെ, അടിയാനെ ഒരു രാത്രിയിൽ മസ്ജിദിൽ (പള്ളിയിൽ) നിന്ന് ഹറാമായ (അലംഘനീയമായപവി ത്രമായ) മസ്ജിദിലേക്ക് (പള്ളിയിലേക്ക്) അക്വ്സ്വയാകുന്ന (അങ്ങേ അറ്റത്തുള്ള) യാതൊരു (പള്ളി) നാം ബർക്കത്ത് ഗ്രഹംഗുണവർധന) ചെയ്തിരിക്കുന്നു അതിന്റെ ചുറ്റുപാടിൽ അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കുവാൻ വേണ്ടി നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് നിശ്ചയമായും അവനത്രെ കേൾക്കുന്നവൻ കാണുന്നവൻ, കാണുന്നവ നായ ധ നമ്മുടെ അടിയാന്ന് നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് (ചിലതെല്ലാം) കാണിച്ചുകൊ ടുക്കുവാൻ വേണ്ടി, "മസ്ജിദുൽ ഹറാമി'ൽ നിന്ന് ഒരു രാത്രിയിൽ ചുറ്റുപാടും നാം അനുഗ്രഹിച്ചാശീർവദിച്ചിട്ടുള്ള "മസ്ജിദുൽ അക്വ്സ്വാ"യിലേക്ക് അദ്ദേഹത്തെ രാപ്ര യാണം ചെയ്യിച്ചവൻ (അല്ലാഹു) മഹാപരിശുദ്ധൻ തന്നെ. അവനത്രെ (എല്ലാം) കേൾക്കു ന്നവനും കാണുന്നവനുമായുള്ളവൻ പ ഒരു രാത്രിയിൽ മക്കയിൽ നിന്ന് ബൈത്തുൽ മുക്വദ്ദസിലേക്കും, പിന്നീട് അവിടെ നിന്ന് ആകാശത്തേക്കും നബി ˜ ചെയ്ത രണ്ട് യാത്രകളിൽ ഒന്നാമത്തെത് (രാപ്രയാണം-അഥവാ രാവുയാത്ര) എന്നും, രണ്ടാമത്തെത് എന്നുമുള്ള പേരുകളിൽ പ്രസിദ്ധമാണ്. സാമാന്യമായിട്ടെങ്കിലും അവയെക്കുറിച്ച് അറിയാത്തവർ മുസ്ലിം സമുദായത്തിൽ ഉണ്ടായിരിക്കുവാൻ പ്രയാ സമാണ്. ആകാശാരോഹണത്തെ സംബന്ധിച്ച ചില പരാമർശങ്ങൾ സൂറത്തുന്നജ്മ്: 13-18 ൽ കാണാവുന്നതാണ്. (ആ വചനങ്ങളും അവയുടെ വ്യാഖ്യാ നവും നോക്കുക) രാപ്രയാണത്തെ നെ) ക്കുറിച്ചാണ് ഈ വചനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത രണ്ട് സംഭവങ്ങളെക്കുറിച്ചും വിശദവിവരം നമുക്ക് ലഭിക്കുന്നത് പരിശോധിക്കാം. (തന്റെ അടിയാനെ രാപ്രയാണം ചെയ്യിച്ചവൻ മഹാപരിശു ദ്ധൻ.) എന്നുള്ള "തസ്ബീഹി' ന്റെ പ്രയോഗം, ആ പ്രയാണം കേവലം സാധാരണപോ ലെയുള്ള ഒരു യാത്രയല്ലെന്നും, അൽഭുതകരവും അസാധാരണവുമായ ഒരു യാത്രയാ യിരുന്നുവെന്നും കാണിക്കുന്നു. (സുബ്ഹാന) എന്ന പദം ഉപയോഗിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നതായി വന്നിട്ടുള്ള സ്ഥാനങ്ങൾ പരിശോധിച്ചാൽ ഈ വസ്തുത മനിലാക്കാവുന്നതാകുന്നു. (അസ്റാ) എന്ന ക്രിയയിൽ നിന്ന് രാത്രി കാലത്തായിരുന്നുവെന്നറിയാമെങ്കിലും ഒരു രാത്രിയുടെ ഏതാനും ഭാഗമേ അതിന് എടുത്തിട്ടുള്ളൂവെന്ന് (ഒരു രാത്രിയിൽ) എന്ന വാക്കിൽ നിന്ന് മനിലാക്കാം. യാത്രയുടെ തുടക്കത്തെപ്പ റ്റി ("മസ്ജിദുൽ ഹറാ മിൽ' നിന്ന്) എന്നത്രെ അല്ലാഹു പറഞ്ഞത്. ചുറ്റുപുറങ്ങളിലായി സ്ഥിതി ചെയ്യുന്ന പള്ളിക്കാണ് സാധാരണയായി "മസ്ജിദുൽഹറാം' എന്ന് പറയാറുള്ളത്. ഹദീഥുകളിലാകട്ടെ, മസ്ജിദുൽ ഹറാമിൽ നിന്ന് എന്നും, ഉമ്മുഹാനീ (റ)യുടെ വീട്ടിൽ നിന്ന് എന്നും, ഹിജ്റിൽ നിന്ന് എന്നും രിവായത്തുകൾ വ്യത്യസ്ത രൂപത്തിൽ വന്നിട്ടുണ്ട് താനും. അതുകൊണ്ട് "മസ്ജിദുൽ ഹറാം' കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് - പല മഹാൻമാരും പറയുന്നത് പോലെ, മക്കാഹറമോ, മക്കാരാജ്യമോ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. മക്കയെയും, മക്കാഹറമിനെയും ഉദ്ദേശിച്ചു "മസ്ജിദുൽ ഹറാം' എന്ന് പറയാമെന്നും അൽബക്വറഃ 191, 196 എന്നീ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്താനും. ഉമ്മുഹാനീ (റ) യുടെ വീടും മസ്ജിദുൽ ഹറാമിന്റെ പരിസരത്തിലായിരുന്നുവെന്നുള്ളതും, ഹിജ്ർ യുടെ ഒരു ഭാഗമാണെന്നുള്ളതും പ്രസ്താവ്യമാകുന്നു. ഇതും ഹദീഥിന്റെ രിവായ ത്തുകളും കൂടി പരിശോധിക്കുമ്പോൾ, നബി ˜ സഹോദരി ഉമ്മുഹാനി (റ)യുടെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നേടത്ത് നിന്ന് എഴുന്നേറ്റു മസ്ജിദുൽ ഹറാമിലേക്ക് പോയെന്നും, പിന്നീട് ഹിജ്റിൽവെച്ച് തിരുമേനി ഉറക്കത്തിനും ഉണർച്ചക്കുമിടയിലുള്ള (ശരിക്കും ഉറങ്ങികഴി ഞ്ഞിട്ടില്ലാത്ത) അവസ്ഥയിലായിരിക്കുമ്പോഴായിരുന്നു തുടക്കമുണ്ടായ തെന്നും, കിടന്നിരുന്ന വിരുപ്പിൽ തന്നെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയെന്നും പല മഹാൻമാരും ചൂണ്ടിക്കാട്ടുന്നു. "മസ്ജിദുൽ അക്വ്സ്വാ' യിലേക്ക് -അഥവാ ബൈത്തുൽ മുക്വദ്ദ ആ യാത്ര. അവിടുന്നങ്ങോട്ട് ഉപരി ലോകത്തേക്കുണ്ടായ യാത്ര യാണ് അതിനെക്കുറിച്ച് ഇവിടെ പരാമർശമൊന്നുമില്ല. ബൈത്തുൽ മുക്വദ്ദ സിലെ പള്ളി മക്കയിൽ നിന്ന് അക്കാലത്ത് ഒരു മാസത്തെ യാത്രാ അക്കാലത്ത് അതിനപ്പുറം പളളി ഇല്ലാതിരുന്നത് കൊ ണ്ടുമാണ് അതിനെ ( ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (ചുറ്റുപാടും നാം അനുഗ്രഹിച്ചാശീർവദിച്ചത്) എന്നു അതിനെ വിശേ ഷിപ്പിച്ചിരിക്കുന്നു. വിവിധതരം കൃഷികളാലും തോട്ടങ്ങളാലും സമൃദ്ധവും അനുഗ്രഹീ തവുമത്രെ അന്നും ഇന്നും ആ പ്രദേശങ്ങൾ. അതോട്കൂടി,ഇബ്റാഹീം നബി (അ) മുതൽ അനേകം പ്രവാചകൻമാരുടെയും അവരുടെ മതപ്രബോധന സംരംഭങ്ങളുടെയും ചരിത്രങ്ങൾക്ക് ചിരകാലസാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യവും ആ നാടുകൾക്ക് അല്ലാഹു നൽകിയിട്ടുണ്ട്. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്നും അദ്ദേഹത്തിന് നാം കാണി ച്ചുകൊടുക്കുവാൻ വേണ്ടി. ഇതായിരുന്നു ആ പ്രയാണത്തിന്റെ ലക്ഷ്യം. ഈ ദൃഷ്ടാന്ത ങ്ങൾ കൊണ്ടുദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്രസ്തുത യാത്രാവേളയിൽ നബി ˜ കണ്ടതും, അനുഭവിച്ചതുമായി പ്രബലമായ ഹദീഥുകളിൽ വന്നിട്ടുള്ള അഗ്ഗു ഇപ്പോഴുള്ള കെട്ടിടത്തിനുള്ളിൽപെടുത്താതെ, അതോട്ചേർത്ത് അൽപം ഉയരത്തിൽ മതിൽ കെട്ടപ്പെട്ടു കിടക്കുന്നതും, സാക്ഷാൽ സ്ഥാനം തന്നെ ഉള്ളതുമായ സ്ഥലത്തിനത്രെ ഹിജ്ർ ഇസ്മാ ഈൽ-എന്ന് പറയപ്പെടുന്നത്. സിദ്ധിച്ച അനുഗ്രഹങ്ങളുമായിരിക്കും അതു കൊണ്ട് വിവക്ഷയെന്ന് സാമാന്യമായി മനിലാക്കാവുന്നതാണ്. ഒരു രാത്രിയുടെ ഏതാനും സമയം കൊണ്ട് ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്തെത്തി മടങ്ങുവാൻ കഴിഞ്ഞത്, ചരിത്രപ്രധാനമായ ബൈത്തുൽ മുക്വദ്ദസും പള്ളിയും കണ്ടത്, കഴിഞ്ഞു പോയ പല പ്രവാചകൻമാരുമായി സമ്പർക്കം പുലർത്തിയത് എന്നിങ്ങനെ ഹദീഥുക ളിൽ വന്നിട്ടുള്ളതെല്ലാം ആ ദൃഷ്ടാന്തങ്ങളിൽപെട്ടതാകുന്നു. തന്റെ അടിയാന്റെ -നബി തിരുമേനി ˜ യുടെ-എല്ലാ സ്ഥിതിഗതികളും കേട്ടും കണ്ടും അറിയുന്നവനാണ് അല്ലാഹു. അതുകൊണ്ട്തന്നെയാണ് അസാധാരണവും അഗ്ഗുതകരവുമായ ഈ യാത്രപോലെയുള്ള അനുഗ്രഹങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചതും. ഇങ്ങിനെയുള്ള സൂചനയാണ് അവസാനത്തെ വാക്യം. (നിശ്ചയമായും, അവൻ കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു) (രാവുയാത്രയും, വാനയാത്രയും) ഉമർ, അലി, അനസ്, അബൂഹുറയ്റഃ, അബൂദർറ്ഃ, ഇബ്നു അ∫ാസ് (റ) മുതലായ സ്വഹാബീ പ്രമുഖൻമാരിൽ നിന്നും, ഉമ്മുഹാനീ, (റ) എന്നീ പ്രമുഖ വനിതാ സ്വഹാബികളിൽ നിന്നുമായി ബുഖാരീ, മുസ്ലിം (റ) തുട ങ്ങിയ ഹദീഥ് പണ്ഡിതൻമാർ പല മാർഗങ്ങളിൽക്കൂടി ഈ വിഷയം സംബന്ധിച്ച് ധാരാളം ഹദീഥുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൽ സുദീർഘമായും, ചിലതിൽ സംക്ഷിപ്തമായും സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളിൽ ചില രിവായ ത്തുകൾ തമ്മിൽ അൽപം ചില വ്യത്യാസങ്ങൾ കാണപ്പെടുമെങ്കിലും പ്രധാന വശങ്ങ ളിൽ അവ തമ്മിൽ യോജിപ്പ് കാണാവുന്നതാണ്. മിക്കവാറും ഹദീഥുകളും രിവായ ത്തുകളും ഉദ്ധരിച്ചശേഷം ഇബ്നു കഥീർ (റ) പ്രസ്താവിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കുന്നു:- "നബി ˜ ഉണർച്ചയിലായിരുന്നപ്പോൾ തന്നെസ്വപ്നത്തിലല്ലമക്കയിൽ നിന്ന് ബൈതുൽ മുക്വദ്ദസിലേക്ക് "ബുറാക്വി'ൻമേൽ രാത്രിയിൽ തിരുമേനി കൊണ്ടുപോക പ്പെട്ടു. പള്ളിയുടെ വാതിൽക്കലെത്തിയപ്പോൾ മൃഗത്തെ (ബുറാക്വിനെ) വാതിൽക്കൽ കെട്ടി. പള്ളിയിൽ കടന്ന് രണ്ട് "തഹിയ്യത്ത്' ( ) നമസ്കരിച്ചു. പിന്നീട് ) കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണിപോലെയായിരുന്നു അത്. അതിലായി അടുത്ത ആകാശത്തിലേക്കും, മറ്റുള്ള ആകാശത്തിലേക്കും തിരുമേനി കയ റിപ്പോയി. അതതിലെ പ്രധാനികളായ ആളുകൾ (മലക്കുകൾ) തിരുമേനിയെ സ്വീക രിച്ചു. ആകാശങ്ങളിലുണ്ടായിരുന്ന പ്രവാചകൻമാർ ( ) അവരവരുടെ പദവിക്രമമനു സരിച്ച് നബി ˜ സലാം പറയുകയും ചെയ്തു. അങ്ങനെ, ആറാം ആകാശത്തിൽ "കലീ ( ) പള്ളിയിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ മുമ്പിൽ ഒരു ഉപചാരമെ ന്നോണം ചെയ്യപ്പെടേണ്ടുന്ന നമസ്കാരമാണ് തഹിയ്യത്ത്. ( ) കയറിപ്പോകാനുള്ള സാധനം. ( ) ഈ കാഴ്ചയെപ്പറ്റിയും മറ്റും താഴെ വിവരിക്കുന്നുണ്ട്. നേരിൽ കേട്ട പ്രവാചകനായ) മൂസാനബി(അ)യു ടെയും, ഏഴാം ആകാശത്തിൽ (അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി എന്ന് അല്ലാഹു വിശേ ഷിപ്പിച്ച) ഇബ്റാഹീം നബി(അ)യുടെയും അടുക്കൽ തിരുമേനി ചെന്നു. പിന്നീട് അവിടെ നിന്നും അപ് പുറം കടന്നു അല്ലാഹു കണക്കാക്കുന്ന കാര്യങ്ങളെ രേഖപ്പെടു ത്തുന്ന പേന കളുടെ ചലനം കേൾക്കുമാറുള്ള ഒരു മണ്ഡലത്തിൽ തിരുമേനി എത്തി. "സിദ്റതുൽ മുൻതഹാ' ( ) എന്ന വൃക്ഷവും കണ്ടു. അതിമഹത്തായ പല കാര്യങ്ങളും കണക്കറ്റ വർണങ്ങളും, മലക്കുകളും അതിനെ ആവരണം ചെയ്തിരുന്നു. അവിടെവെച്ച് ജിബ്രീൽ (അ)നെ അദ്ദേഹത്തിന്റെ സാക്ഷാൽരൂപത്തിൽ അറുന്നൂറ് ചിറകുകൾ സഹിതം തിരു മേനി കാണുകയുണ്ടായി ( തിരുമേനി കണ്ടു ( ഭൂമിയിലെ യുടെ സ്ഥാപകനായ ഇബ്റാഹീം നബി (അ) അതിലേക്ക് പുറംചാരി ഇരി ക്കുന്നതായിട്ടാണ് തിരുമേനി കണ്ടത്. കാരണം അത് ആകാശത്തിലെ ദിവസംതോറും എഴുപതിനായിരം മലക്കുകൾ അതിൽ പ്രവേശിച്ചു ആരാധനാകർമങ്ങൾ നടത്തുന്നു. അവർ പിന്നീട് ക്വിയാമത്തുനാൾവരെ അതിലേക്ക് മടങ്ങിവരുകയില്ല. തിരുമേനി സ്വർഗവും നരകവും കണ്ടു. അമ്പത്നേരത്തെ നമസ്കാരം അവിടെ വെച്ച്നിർബന്ധമാക്കപ്പെട്ടു. അനന്തരം (മൂസാനബിയുടെ ഉപദേശപ്രകാരം തിരു മേനി അല്ലാഹുവിനോട് അപേക്ഷിച്ചതനുസരിച്ച് എണ്ണം കുറേശ്ശെ ചുരുക്കിക്കൊടുത്തു കൊണ്ട്) അതിൽ ലഘുത്വം നൽകി. അത് അഞ്ച്നേരമാക്കി ഇളവ് ചെയ്തുകൊടുക്കു കയും ചെയ്തു. നമസ്കാരത്തിന്റെ മഹത്വവും, മനുഷ്യരോട് അല്ലാഹുവിനുള്ള കാരു ണ്യവും നിമിത്തമാണത്. പിന്നീട് തിരുമേനി ബൈതുൽ മുക്വദ്ദസിലേക്ക് ഇറങ്ങിപ്പോരു കയും (അവിടെ വെച്ചുകണ്ട) പ്രവാചകൻമാരെയും കൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നീട്, തിരുമേനി ബുറാക്വിൻമേൽ കയറിക്കൊണ്ട് (നിശാന്ത്യത്തിലെ) ഇരു ട്ടത്ത് തന്നെ മക്കയിലേക്ക് മടങ്ങിവരുകയും ചെയ്തു. വാസ്തവം അല്ലാഹുവിനറിയാം. ആ യാത്രയിൽ നബി ˜ പാലും തേനും മറ്റും കാണിക്കപ്പെട്ടതും അവിടുന്ന് പാൽ തിരഞ്ഞെടുത്തതും ബൈത്തുൽ മുക്വദ്ദസിൽ വെച്ചാണെന്നും, ആകാശത്ത് വെച്ചാ ണെന്നും (രിവായത്ത്) വന്നിട്ടുണ്ട്. ഒരുപക്ഷേ, രണ്ടിടത്ത് വെച്ചും അത് ഉണ്ടായിരിക്കു വാൻ സാധ്യതയുണ്ട്. കാരണം, സന്ദർശനത്തിന് വരുന്ന ആൾക്ക് നൽകപ്പെടുന്ന ഒരു സൽക്കാരം പോലെയുള്ളതാണല്ലോ അത്. അല്ലാഹുവിനറിയാം. ധ "ഇബ്നൂ കഥീറി' ന്റെ പ്രസ്താവന അവസാനിച്ചു പ. നേരം പുലർന്നശേഷം രാത്രിയിലുണ്ടായ അസാധാരണവും അൽഭുതകരവുമായ ഇൗ സംഭവത്തെക്കുറിച്ച് നബി ˜ ജനങ്ങളെ അറിയിക്കേണ്ട താമസം, ജനമധ്യെ അതി നെത്തുടർന്നുണ്ടായ കോലാഹലങ്ങൾ പലതരത്തിലായിരുന്നു. കൈകൊട്ടിച്ചിരിക്കുന്ന വർ, തലയിൽ കൈവെച്ചു ആശ്ചര്യം പ്രകടിപ്പിക്കുന്നവർ എന്നിങ്ങനെ പലരൂപത്തിലും ( ) സ്വർഗത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരൽഭുത മഹാവൃക്ഷമാണ് "സിദ്റ തുൽ മുൻതഹാ' ( ) ഇതിനെപ്പറ്റി സൂറതുന്നജ്മ്, 14-18ലും, ഹദീഥുക ളിലും വിവരിക്കപ്പെട്ടിരിക്കുന്നു. സൂറതുന്നജ്മിന്റെ വ്യാഖ്യാനത്തിൽ ഇതിനെപ്പറ്റി പ്രസ്താവിച്ചത് നോക്കുക. ( ) ഇതിനെപറ്റിയും സൂറതുന്നജ്മിൽ പരാമർശമുണ്ട്. ( ) സദാ പെരുമാറ്റമുള്ള ഭവനം എന്നാണ്. "ബൈതുൽ എന്ന വാക്കിന്റെ സാരം. തുടർന്നുള്ള വിവരണത്തിൽ നിന്ന് ഇതിനെപ്പറ്റി സാമാന്യം ഗ്രഹിക്കാം. പ്രകടനങ്ങൾ നടത്തി. ചിലർ അബൂ ബക്ർ (റ)ന്റെ അടുക്കലേക്ക് ഓടി വിവരം പറഞ്ഞു അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. നബി ˜ അങ്ങിനെ പറഞ്ഞുവോ? എന്ന് മാത്രമേ അദ്ദേഹത്തിന് അറിയേ ണ്ടതുണ്ടായിരുന് നുള്ളൂ. "അതെ, അദ്ദേഹം അങ്ങിനെ പറഞ്ഞു' എന്നറിഞ്ഞതോടെ അബൂ ബക്ർ (റ) പറഞ്ഞു: "അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.' "ഒരു രാത്രി കൊണ്ട് അവൻ ശാമിൽ പോയി വന്നു വെന്ന് പറഞ്ഞത് താങ്കൾ വിശ്വസിക്കുന്നുവോ? അദ്ദേഹം മറുപടി പറഞ്ഞു: "അതി നെക്കാൾ വിദൂരമായ വിഷയത്തിലും ഞാനദ്ദേഹത്തെ വിശ്വസിക്കും. ആകാശത്ത്നി ന്നുള്ള വർത്തമാനത്തിൽ ഞാനദ്ദേഹത്തെ വിശ്വസിച്ചുവരുന്നു.' -ഇത് മുതൽക്കാണ് അദ്ദേഹത്തെപ്പറ്റി "സിദ്ദീക്വ്' ( മഹാ സത്യവാൻ-അഥവാ സത്യസന്ധൻ) എന്ന് വിളിക്കപ്പെട്ടുവന്നതെന്ന് പറയപ്പെടുന്നു. പിന്നീട്, ബൈതുൽ മുക്വദ്ദസ് നേരിൽ പോയി കണ്ടിട്ടുള്ളവരുടെ മുമ്പിൽ വെച്ച് ആ പള്ളിയെപ്പറ്റി പലതും ചോദിച്ചുകൊണ്ട് മുശ്രിക്കുകൾ നബി ˜ യെ പരീക്ഷണം നട ത്തിനോക്കി. നബി ˜ യുടെ വിവരണം തികച്ചും ശരിയാണെന്ന് അവർക്ക് ബോധ്യ മായി. "ഇൗ വിവരണമൊക്കെ ശരിതന്നെ. എന്നാൽ, ഞങ്ങളുടെ ഒരു വർത്തകസംഘം ശാമിലേക്ക് പോയിട്ടുണ്ട്. അവരുടെ വർത്തമാനമെന്താണ്? ഇതായിരുന്നു അടുത്ത ചോദ്യം. ആ സംഘത്തിൽ ഇത്ര ആളുകളുണ്ട്. ഇത്ര ഒട്ടകങ്ങളുണ്ട്; ഇന്ന ദിവസം അവർ തിരിച്ചെത്തും എന്നൊക്കെ നബി ˜ പ്രതിവചിച്ചു. അത്പോലെ അവർ വന്നുചേരുകയും ചെയ്തു. പക്ഷേ, ഇത്കൊണ്ടൊന്നും അവർ വിശ്വസിക്കുവാൻ ഒരുക്കമുണ്ടായിരുന്നില്ല. "മുഹമ്മദിന്റെ സിഹ്ർ വല്ലാത്ത സിഹ്ർ തന്നെ' എന്ന് പറഞ്ഞു തടിതപ്പിക്കളയുക യാണ് അവർ ചെയ്തത്.' ബലവത്തായ അനേകം ഹദീഥുകളെ അടിസ്ഥാനമാക്കി നടന്ന പ്രധാന സംഭവങ്ങൾ ഇന്നവയാണെന്ന് ഇബ്നുകഥീർ (റ)ന്റെ മേലുദ്ധരിച്ച പ്രസ്താവനയിൽ നിന്ന് മനിലായല്ലോ. ലക്ഷ്യം ചൂണ്ടിക്കാട്ടിക്കൊണ്ട്. (അദ്ദേഹത്തിന് നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്നും കാണിച്ചുകൊടുക്കു വാൻ വേണ്ടി) എന്ന് അല്ലാഹു പറഞ്ഞതിന്റെ സാരം ഏറെക്കുറെ അതിൽനിന്നു മനി ലാക്കാവുന്നതാകുന്നു. നടന്ന ചില സംഭവങ്ങളെപ്പറ്റി സൂറതുന്നജ്മിലെ വചനങ്ങളിലും ഇത്പോലെ അതിന്റെ ലക്ഷ്യത്തെ സൂചിപ്പിച്ചുകൊണ്ട് സൂറതുന്നജ്മിൽ (തീർച്ചയായും, അദ്ദേഹം തന്റെ റ∫ിന്റെ അതിമഹ ത്തായ ദൃഷ്ടാന്തങ്ങളിൽ നിന്നും കണ്ടിട്ടുണ്ട്) എന്ന് പറഞ്ഞുകാണാം. കൂടാതെ, ഹദീ ഥുകളിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള മേലുദ്ധരിച്ചതിൽപെട്ട ചില കാര്യങ്ങളും അല്ലാഹു അവിടെ എടുത്തുപറഞ്ഞിരിക്കുന്നു. യുക്തിവാദക്കാർക്കും, ഹദീഥിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളെ കഴിവതും സാധാരണവൽക്കരിക്കുന്നതിൽ താൽപര്യമെടുക്കുന്നവർക്കും വിവരണത്തിൽ പലതും ദഹിക്കാത്തവയുണ്ടായി രിക്കും. അത് സ്വാഭാവികവുമാണ്. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ച ഏതുകാര്യവും മുഖവിലക്ക് തന്നെ സ്വീകരിക്കു വാൻ നാം തയ്യാറാകുന്നു. ഒരു രാത്രി കൊണ്ട് മക്കയിൽ നിന്ന് ഒരാൾ ബൈതുൽ മുക്വ ദ്ദസിൽ പോയി വന്നത്, ഒരു മനുഷ്യൻ ആകാശത്തേക്ക് കയറി തിരിച്ചുവന്നത്; മരണ പ്പെട്ടുപോയ പ്രവാചകൻമാരുമായി സമ്പർക്കം പുലർത്തത്തക്കവണ്ണം അവർക്ക് രൂപം നമ്മുടെ അറിവിലും പരിചയത്തി ലുമുള്ള പ്രകൃതി നിയമങ്ങൾക്കതീതം തന്നെ. പക്ഷേ, ബുദ്ധിപരമായി നോക്കുമ്പോൾ അവയൊന്നും അസംഭവ്യങ്ങളല്ല. അല്ലാഹുവിനെ സംബന്ധിച്ചാണെങ്കിൽ, അവൻ ഉദ്ദേ ശിക്കുമ് പോൾ മാറ്റം സ്വീകരിക്കാത്ത പ്രകൃതി നിയമം എന്നൊന്നില്ലതാനും. പ്രകൃതി യെന്ന് നാം ഏതിനെപ്പറ്റി പറയുന്നുവോ അത്, അല്ലാഹു സാധാരണമായി നടപ്പാക്കിവ രുന്ന ചില നടപടി ക്രമങ്ങൾ മാത്രമാകുന്നു. നമുക്ക് അതിൽ മാറ്റം വരുത്തുവാൻ സാധ്യ മല്ലെന്നത് ശരി. അല്ലാഹുവിന്, അവൻ ഉദ്ദേശിക്കുന്നതെന്തും ചെയ്യാവുന്നതാകുന്നു. ( ) ഉണർച്ചയിൽ നബി ˜ യുടെ ശരീരത്തോട് കൂടിതന്നെയായിരുന്നു ആ യാത്രയെന്നും, ഉറക്കത്തിൽ സ്വപ്നരൂപത്തിലായിരുന്നു അതെന്നും രണ്ടഭിപ്രായങ്ങൾ പണ്ഡി തൻമാർക്കിടയിൽ മുമ്പേ നിലവിലുണ്ട്. ആധുനിക കാലത്ത് ഇൗ രണ്ടാമത്തെ അഭിപ്രാ യത്തിന് പൂർവാധികം സ്വീകരണവും, പ്രചാരവും കാണുമെങ്കിലും, സ്വഹാബികൾതൊട്ട് അടുത്ത കാലംവരെയുള്ളമുൻഗാമികളും പിൻഗാമികളുമടങ്ങുന്ന - ബഹുഭൂരിപക്ഷം പണ്ഡിതൻമാരും ഒന്നാമത്തെ അഭിപ്രായക്കാരാകുന്നു. ഹസൻ (റ) എന്നിവർ രണ്ടാമത്തെ അഭിപ്രായക്കാരായിട്ടാണ് അറിയപ്പെടുന്നത്. ശാരീ രികവും ആത്മീയവും (അഥവാ സ്വപ്നത്തിലും) ആയിരുന്നുവെന്ന മൂന്നാമ തൊരു അഭിപ്രായവും നിലവിലുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടഭിപ്രായങ്ങളും തമ്മിൽ കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമമായേ അത് ഗണിക്കേണ്ടതുള്ളൂ. നബി ˜ ഉണർന്നിരിക്കുമ്പോൾ ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയായി രുന്നു ആ യാത്രയെന്ന് സ്ഥാപിക്കുന്നതിന് താഴെ കാണുംവിധം പല തെളിവുകളും ഇബ്നുജരീർ, ഇബ്നുകഥീർ, റാസീ (റ) പോലെയുള്ള പ്രമുഖ വ്യാഖ്യാതാ ക്കളും, ഇമാം അസ്ക്വലാനീ (റ) പോലെയുള്ള ഹദീഥ് പണ്ഡിതൻമാരും അവരവ രുടെ ഗ്രമ്ലങ്ങളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉദാഹരണമായി:- (1) എന്ന "തസ്ബീഹിന്റെ വാക്യത്തോടെയാണ് അല്ലാഹു നെക്കുറിച്ച് പ്രസ്താവിച്ചത്. വമ്പിച്ച കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ മാത്രമാണ് ഇങ്ങി നെയുള്ള തസ്ബീഹിന്റെ രൂപത്തിലുള്ള വാചകങ്ങൾ പ്രയോഗിക്കുക പതിവ്. അത് കേവലം ഒരു സ്വപ്നം മാത്രമായിരുന്നുവെങ്കിൽ, ഇൗ പ്രയോഗത്തിന് ഇവിടെ വിശേ ഷിച്ച് സ്ഥാനമൊന്നുമില്ല. (2) അതൊരു സ്വപ്നമായിരുന്നെങ്കിൽ, ക്വുറൈശികൾ അതിനെ നിഷേധിക്കുവാനോ ഇസ്ലാം സ്വീകരിച്ച ചിലർ സംശയത്തോടെ ചോദ്യം ചെയ്യുവാനോ മുതിരുമായിരു ന്നില്ല. അബൂബക്ർ (റ) ആ വാർത്ത കേട്ട ഉടനെ അത് ശരിവെച്ചതിൽ ഒരു പ്രത്യേക തയും ഉണ്ടായിരിക്കുവാനും അവകാശമില്ല. അത് നബി ˜ യുടെ സത്യസന്ധതക്ക് ഒരു തെളിവായിരിക്കുകയുമില്ല. സ്വപ്നത്തിൽ ഇത്പോലെയുള്ള പലതും സംഭവിക്കാമെ ന്നുള്ളതിൽ വിശേഷബുദ്ധിയുള്ളവരാരും തർക്കിക്കുകയില്ലല്ലോ. (3) (തന്റെ അടിയാനെ അവൻ രാവുയാത്ര ചെയ്യിച്ചു) എന്നാണ് അല്ലാഹു പറഞ്ഞത്. ആത്മാവിനെ മാത്രം ഉദ്ദേശിച്ചു അടിയാൻ ( ) എന്ന് പറയപ്പെടാറില്ല. (4) "ബുറാക്വ്' എന്ന ഒരു മൃഗത്തിന്റെ പുറത്തായിരുന്നു ആ യാത്രയെന്ന് ഹദീഥുക ളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു മൃഗത്തിൻമേൽ (5) രാവിലെയും, വൈകുന്നേരവും ഓരോ മാസത്തെ വഴിദൂരം സുലൈമാൻ നബി (അ)യെയും കൊണ്ട് കാറ്റ് ചലിച്ചിരുന്നുവെന്നും 34:12ലും, കണ്ണടച്ചു മിഴി തുറക്കുമ്പോ ഴേക്കും യമനിലെ രാജ്ഞിയുടെ സിംഹാസനം അവിടെ നി്ന്ന് ശാമിൽ സുലൈമാൻ (അ)ന്റെ മുമ്പിൽ കൊണ്ടുവരപ്പെട്ടതായി 27:40ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോൾ ആ രാത്രിയിൽ ഒരു മാസത്തെ ദൂരം നബി ˜ സഞ്ചരിച്ചതിൽ അസാംഗത്യ മൊന്നുമില്ല. (6) ഹദീഥുകളിലും വന്ന വാക്കുകൾ പരിശോധിച്ചാൽ നേർക്കുനേരെ മനിലാക്കാൻ കഴിയുന്നത് ആ യാത്ര ശാരീരികവും ഉണർച്ചയിലും ആയിരുന്നുവെ ന്നാകുന്നു. എന്നിരിക്കെ, അതിനെ ആത്മീയമെന്നോ, സ്വപ്നക്കാഴ്ച എന്നോ വ്യാഖ്യാ നിക്കുന്നത് ന്യായമല്ല. (7) സ്വഹാബികളിൽപെട്ട ചുരുക്കം പേർ അത് ആത്മീയമായിരുന്നുവെന്നോ, സ്വപ്ന ത്തിലായിരുന്നുവെന്നോ പ്രസ്താവിച്ചിരുന്നാൽ തന്നെയും അവരെക്കാൾ എത്രയോ അധികം സ്വഹാബികൾ അതിന് എതിരായിക്കെ ചിലരുടെ മാത്രം പ്രസ്താവന തെളി വായി എടുത്തുകൂടാത്തതാണ്. മാത്രമല്ല, എതിരഭിപ്രായക്കാരായി അറിയപ്പെടുന്ന സ്വഹാ ബികൾ മറ്റുള്ളവരെപ്പോലെ നബി ˜ യുമായി അധികകാലം സഹവസിക്കുവാൻ സാധി ച്ചിട്ടില്ലാത്തവരുമാകുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്. ആത്മീയമായിരുന്നു, അഥവാ സ്വപ്നമായിരുന്നു എന്നതിന് പറയപ്പെടാറുള്ള പ്രധാന തെളിവുകൾ ഇവയാകുന്നു: (1) അന്ന് റസൂൽ തിരുമേനി ˜ യുടെ ശരീരം കാണപ്പെടാതായിട്ടില്ല എന്ന് (റ)യുടെ ഒരു പ്രസ്താവന. (2) അത് സ്വപ്നത്തിൽ അല്ലാഹു കാണിച്ചുകൊടുത്ത കാഴ്ചയായിരുന്നുവെന്ന വിയഃ(റ)യുടെ പ്രസ്താവന. വാസ്തവത്തിൽ ഈ രണ്ട് തെളിവുകളും വിമർശന വിധേ യങ്ങളാകുന്നു. കാരണം, നബി ˜ യുടെ ആ യാത്ര ഉണ്ടായകാലത്ത് നബി യുടെ പത്നിയായിട്ടില്ലെന്ന്മാത്രമല്ല, വളരെ ചെറുപ്പവുമായിരുന്നു. (റ) ആകട്ടെ, ആ സംഭവകാലത്ത് മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് ഏതാനും കൊല്ലങ്ങൾക്ക് ശേഷമാണദ്ദേഹം മുസ്ലിമായതും. ആ സ്ഥിതിക്ക് ആ രണ്ടുപേർക്കും വിഷയത്തിന്റെ യഥാർഥ സ്ഥിതിയെപ്പറ്റി ശരിക്ക് അറിയുവാനിടയില്ല. പിന്നീടത് ഏതാനും ചില യുക്തിന്യായങ്ങൾ മാത്രമാണ്. അവയെ അതേ നിലവാരത്തിലുള്ള യുക്തിന്യായ ങ്ങൾ കൊണ്ട്തന്നെ വിമർശിക്കാവുന്നതുമാകുന്നു. ലോകാവസാനം വരെയുള്ള മനുഷ്യസമുദായത്തിന്റെ റസൂലാണ് നബിതിരുമേനി ˜ . എക്കാലത്തേക്കും ബാധകവും പക്വവുമായ ഒരു വേദഗ്രമ്ലവും നിയമസംഹിതയുമാണ് തിരുമേനിക്ക് ജനമധ്യെ സമർപ്പിക്കുവാനുള്ളതും. നബി ˜ ക്കാണെങ്കിൽ, വല്ല പാഠ ശാലയിൽ നിന്നോ, അന്യരുടെ ശിക്ഷണത്തിൽ വെച്ചോ മറ്റോ ഒന്നും പഠിച്ചറിയുവാൻ സന്ദർഭം കിട്ടിയിട്ടുമില്ല. വേദഗ്രമ്ലങ്ങളോ, ചരിത്രകൃതികളോ വായിച്ചറിഞ്ഞിട്ടുമില്ല. എഴുത്തും വായനയുംപോലും അറിഞ്ഞുകൂടാ. മനുഷ്യസമുദായമാകട്ടെ, ബുദ്ധിപരവും, ചിന്താപരവും, ശാസ്ത്രപരവുമെല്ലാം തന്നെ വളർന്നു വളർന്നുകൊണ്ടുമിരിക്കുന്നു. മനു ഷ്യന് ക്രമേണ സിദ്ധിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമfiലങ്ങളുടെയും പരോഗമന പുതിയ പുതിയ അറിവുകളും അനു ഭവങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. അവതരിക്കുന്ന കാലത്ത് ഓർക്കു വാൻപോലും കഴിയാത്ത പല കാര്യങ്ങളും, അന്ന് അസംഭവ്യമാണെന്ന് പരക്കെ കരു തപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്ന് മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളായി മാറി ക്കഴിഞ്ഞിരിക്കുകയാണ്. ഉദാഹരണമായി: വായുവിൽ മനുഷ്യൻ യഥേഷ്ടം സഞ്ചരി ക്കുന്നതിനെപ്പറ്റി മുൻകാലത്ത് വിഭാവനം ചെയ്വാൻപോലും കഴിഞ്ഞിരുന്നില്ല. ഇന്ന് വായുവിലെ യാത്രയെ അല്ലവായുമണ്ഡലത്തിനപ്പുറം കടന്നുഗോളാന്തരയാത്ര കൾകൂടി മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്നു. നാളത്തെ കഥ എന്തൊക്കെയായിരി ക്കുമെന്ന് അല്ലാഹുവിനേ അറിഞ്ഞുകൂടൂ! അപ്പോൾ, മനുഷ്യസാധാരണമായ പ്രകൃതി യുടെ പരിമിതികളെ കവച്ചുവെക്കുമാറ് ആത്മീയ സവിശേഷതകളാൽ അനുഗൃഹീത രായ പ്രവാചകൻമാർക്ക് -വിശേഷിച്ചും പ്രവാചക പ്രഭുവായ നബിതിരുമേനി ˜ ക്ക്-ഈ ഭൗതിക മണ്ഡലങ്ങൾക്കപ്പുറം സ്ഥിതി ചെയ്യുന്ന ചില യാഥാർഥ്യങ്ങൾ സർവ്വശക്തനും, സർവ്വജ്ഞനുമായ അല്ലാഹു വെളിവാക്കിക്കൊടുക്കുകയും, പ്രവാചകൻമാരല്ലാത്ത മനു ഷ്യർക്ക് സിദ്ധിക്കാവതല്ലാത്ത ചില സിദ്ധികൾ കൊടുക്കുകയും ചെയ്യുന്നതിൽ യുക്തി വിരുദ്ധമായി എന്താണുള്ളത്? ഇത് ബാഹ്യലോകത്തിനപ്പുറം നമ്മുടെ ഊഹത്തിനും വിഭാവനത്തിനും അതീതമായ കണക്കറ്റ യാഥാർഥ്യങ്ങൾ നടമാടുന്ന മറ്റൊരു ആത്മീയ ലോകമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് അസംഗതമായി ഒന്നുമില്ല. അല്ലാഹു നബി ˜ യോട് പറയുന്നു: (നിനക്ക് അല്ലാഹു വേദഗ്രമ്ലവും വിജ്ഞാനവും ഇറക്കിത്തരികയും നിനക്കറിയാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (സൂറഃ
17:2–3وَءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَـٰٓءِيلَ أَلَّا تَتَّخِذُواْ مِن دُونِي وَكِيلٗا
ذُرِّيَّةَ مَنۡ حَمَلۡنَا مَعَ نُوحٍۚ إِنَّهُۥ كَانَ عَبۡدٗا شَكُورٗا
(2) മൂസാക്ക് നാം (വേദ)ഗ്രമ്ലം നൽകിയിരിക്കുന്നു; അതിനെ നാം സന്തതികൾക്ക് മാർഗ ദർശനമാക്കുകയും ചെയ്തു; എന്നെ ക്കൂടാതെ (കാര്യങ്ങൾ) ഭരമേൽപിക്ക പ്പെടുന്ന ഒരാളെയും നിങ്ങൾ ഉണ്ടാ ക്കിവെക്കരുതെന്ന് (കൽപിച്ചു കൊണ്ട്); (3) നൂഹിന്റെ കൂടെ നാം (കപ്പ ലിൽ) കയറ്റിയവരുടെ സന്തതികളേ! ധ നിങ്ങളോടാണ് ഇങ്ങിനെ കൽപി ച്ചത്. പ നിശ്ചയമായും അദ്ദേഹം വളരെ നന്ദിയുള്ള ഒരു അടിയാനാ യിരുന്നു. (2) ഭരമേൽപിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ. (3) സന്തതികളേ നാം വഹിച്ച (കയറ്റിയ) വരുടെ നൂഹിന്റെ ഒപ്പം നിശ്ചയമായും അദ്ദേഹം ആയിരുന്നു ഒരു അടിയാൻ, അടിമ വളരെ നന്ദിയുള്ള. എന്ന രാവുയാത്ര മുഖേന നബി ˜ യെ അനുഗ്രഹിച്ചാദരിച്ച സംഭവ ത്തെതുടർന്നു മൂസാനബി (അ) തൗറാത്ത് നൽകി അനുഗ്രഹിച്ച വിവരം ഉണർത്തു കയാണ്. നബി തിരുമേനി ˜ യെപ്പറ്റി പ്രസ്താവിച്ചശേഷം മൂസാനബി(അ)യെക്കുറിച്ചു പ്രസ്താവിക്കുക പലപ്പോഴും പതിവുള്ളതാകുന്നു. ഒരു വമ്പിച്ച സമുദാ യത്തെ ഒരു വേദഗ്രമ്ലത്തിന്റെയും നിയമസംഹിതയുടെയും കീഴിൽ ഏകീകരിച്ചു സമു ദ്ധരിക്കുകയെന്ന ഗൗരവമേറിയ ചുമതലാനിർവഹണത്തിൽ, നബി ˜ മുമ്പ് ഒരു ചരിത്രം സൃഷ്ടിച്ച പ്രവാചകവര്യനാണല്ലോ അദ്ദേഹം. പ്രസ്തുത കൃത്യനിർവഹണ ത്തിൽ മൂസാ നബി(അ)യുടെ ചരിത്രത്തിൽ നിന്ന് നബി ˜ പലതും പഠിക്കുവാനു ള്ളതായിരിക്കണം അതിന് കാരണം. മാർഗദർശനം നൽകുവാനും, അല്ലാഹു അല്ലാത്ത ആരെയും കൈകാര്യക്കാരാക്കരുതെന്ന് കൽപിച്ചുകൊണ്ടുമാണ് മൂസാ (അ)ക്ക് വേദഗ്രമ്ലം നൽകി യതെന്ന് അല്ലാഹു ആദ്യം പറഞ്ഞു. തുടർന്നുകൊണ്ട് ആ മാർഗദർശനം സ്വീകരിക്കു വാൻ ബാധ്യസ്ഥമായ ഒരു പാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരാണ് നൂഹ് നബി(അ)യുടെ നേതൃത്വത്തിൽ കപ്പലിൽ കയറി ജലപ്രളയത്തിൽ നിന്ന് രക്ഷ പ്പെട്ട സത്യവിശ്വാസികളുടെ സന്താനപരമ്പരയാണല്ലോ ല്യരെ അനുസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നൂഹ് നബി(അ)യാണെങ്കിൽ, അല്ലാ ഹുവിനോട് വളരെ കൂറും നന്ദിയും അനുസരണവുമുള്ള ആളായിരുന്നു. ആ മാതൃക നിങ്ങളും പിൻപറ്റേണ്ടതാണല്ലോ എന്നും ഓർമിപ്പിച്ചിരിക്കുന്നു. ആ മാതൃകക്കും പാര മ്പര്യത്തിനും എതിരായി ഉണ്ടായ ചില ചെയ്തികളാണ് അടുത്ത വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്:-
17:4–6وَقَضَيۡنَآ إِلَىٰ بَنِيٓ إِسۡرَـٰٓءِيلَ فِي ٱلۡكِتَٰبِ لَتُفۡسِدُنَّ فِي ٱلۡأَرۡضِ مَرَّتَيۡنِ وَلَتَعۡلُنَّ عُلُوّٗا كَبِيرٗا
فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادٗا لَّنَآ أُوْلِي بَأۡسٖ شَدِيدٖ فَجَاسُواْ خِلَٰلَ ٱلدِّيَارِۚ وَكَانَ وَعۡدٗا مَّفۡعُولٗا
ثُمَّ رَدَدۡنَا لَكُمُ ٱلۡكَرَّةَ عَلَيۡهِمۡ وَأَمۡدَدۡنَٰكُم بِأَمۡوَٰلٖ وَبَنِينَ وَجَعَلۡنَٰكُمۡ أَكۡثَرَ نَفِيرًا
(4) സന്തതികൾക്ക് (ആ) വേദഗ്രമ്ലത്തിൽ നാം തീരു മാനി (ച്ചറിയി)ക്കുകയും ചെയ്തു; തീർച്ചയായും, നിങ്ങൾ ഭൂമിയിൽ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീർച്ചയായും, നിങ്ങൾ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കു കയും ചെയ്യും. (5) അങ്ങനെ, ആ രണ്ടിൽ ആദ്യ ത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാൽ, നമ്മുടെ കടുത്ത ശൗര്യശാ ലികളായ ചില അടിയാൻമാരെ നാം നിങ്ങളുടെമേൽ നിയോഗിക്കുന്ന താണ്; എന്നിട്ടവർ (നിങ്ങളുടെ വാസ സ്ഥലങ്ങൾക്കിടയിലൂടെ തേടിത്തി പ്രയോഗത്തിൽ വരുത്തപ്പെ ടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയി രുന്നുതാനും. (6) പിന്നീട്, അവർക്കെതിരിൽ നിങ്ങൾക്ക് നാം ഊക്ക് (വിജയം) തിരിച്ചുതന്നു; സ്വത്തുക്കളും മക്കളും കൊണ്ട് നിങ്ങൾക്ക് നാം സഹായം നൽകുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതൽ സംഘ (ബല)മുള്ള വരാക്കുകയും ചെയ്തു. 4 പ നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) ഇസ്റാ ഈൽ സന്തതികളിലേക്ക് (വേദ) ഗ്രമ്ലത്തിൽ തീർച്ചയായും നിങ്ങൾ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും ഭൂമിയിൽ രണ്ടു പ്രാവശ്യം നിങ്ങൾ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും. ഔന്നത്യം (പൊങ്ങച്ചം) വലുതായ (5) അങ്ങനെ വന്നാൽ വാഗ്ദത്തം, താക്കീത് ആ രണ്ടിൽ ആദ്യത്തേതിന്റെ നാം അയക്കും, എഴുന്നേൽപിക്കും (നിയോഗിക്കും) നിങ്ങളുടെമേൽ, നിങ്ങൾക്കെതിരെ ചില അടിയാൻമാരെ നമ്മുടെ ഉള്ളവരായ, ഉടയവരായ ശൗര്യം (പരാക്രമ ശക്തി) കഠിനമായ, കടുത്ത എന്നിട്ടവർ തേടിത്തിരഞ്ഞു നടക്കും, നാശവി ഹാരം ചെയ്യും, പരതും ഇടയിലൂടെ വീട് (വസതിവാസസ്ഥലം) കളുടെ അതായിരിക്കുന്നു, (ആകുന്നു) താനും ഒരു വാഗ്ദത്തം ചെയ്യപ്പെ ടുന്ന (പ്രയോഗത്തിൽ വരുത്തപ്പെടുന്ന) (6) പിന്നെ നാം മടക്കി (തിരിച്ചു) തരു ന്നതാണ് നിങ്ങൾക്ക് എടുത്തുചാട്ടം (ശക്തിവിജയം) അവരുടെ മേൽ (എതിരെ) നിങ്ങൾക്ക് നാം സഹായം (പോഷണം) നൽകുകയും ചെയ്യും സ്വത്തുക്കൾ (ധനം) കൊണ്ടും മക്കളും (കൊണ്ടും) നിങ്ങളെ നാം ആക്കുകയും ചെയ്യും. വളരെ അധികമുള്ളവർ സംഘം (കൂട്ടം)
17:7إِنۡ أَحۡسَنتُمۡ أَحۡسَنتُمۡ لِأَنفُسِكُمۡۖ وَإِنۡ أَسَأۡتُمۡ فَلَهَاۚ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ لِيَسُـُٔواْ وُجُوهَكُمۡ وَلِيَدۡخُلُواْ ٱلۡمَسۡجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٖ وَلِيُتَبِّرُواْ مَا عَلَوۡاْ تَتۡبِيرًا
(7) നിങ്ങൾ നൻമ പ്രവർത്തിക്കു ന്നപക്ഷം, നിങ്ങളുടെ സ്വന്തങ്ങൾക്ക് (തന്നെ) നിങ്ങൾ നൻമ പ്രവർത്തിക്കു കയാണ് (ചെയ്യുന്നത്). നിങ്ങൾ തിൻമ പ്രവർത്തിക്കുകയാണെങ്കിലാ കട്ടെ, അതിന്നായിരിക്കും (അതും). (7) നിങ്ങൾ നന്മ ചെയ്യുന്നപക്ഷം നിങ്ങൾ നൻമ ചെയ്തു (ചെയ്യുന്നു) നിങ്ങൾക്ക്തന്നെ, നിങ്ങളുടെ സ്വന്തങ്ങൾക്ക് നിങ്ങൾ തിൻമ ചെയ്തുവെങ്കിലാകട്ടെ എന്നാലതിന് (തന്നെ), അതിന്നായിരിക്കും എനി (എന്നാൽ) വന്നാൽ വാഗ്ദത്തം അവസാനത്തേതിന്റെ അവർ തിൻമ (മോശംവഷളത്വം) ചെയ്വാൻ വേണ്ടി നിങ്ങളുടെ മുഖങ്ങളെ അവർ പ്രവേശിക്കുവാനും പള്ളിയിൽ അവരതിൽ പ്രവേ ശിച്ചത്പോലെ ഒന്നാം (ആദ്യ) പ്രാവശ്യം അവർ നശിപ്പിക്കുവാനും, തകർക്കുവാനും, അവർ ഔന്നത്യം (മേൻമവിജയം-ഊക്ക്) നേടിയതിനെ ഒരു (കടുത്ത) നശിപ്പിക്കൽ.
17:8عَسَىٰ رَبُّكُمۡ أَن يَرۡحَمَكُمۡۚ وَإِنۡ عُدتُّمۡ عُدۡنَاۚ وَجَعَلۡنَا جَهَنَّمَ لِلۡكَٰفِرِينَ حَصِيرًا
(8) ആയേക്കാം നിങ്ങളുടെ റ∫് നിങ്ങളോട് (നിങ്ങൾക്ക്) കരുണ ചെയ്യുമാറ് നിങ്ങൾ മടങ്ങിയെ ങ്കിലോ, ആവർത്തിച്ചാലാകട്ടെ നാം (നാമും) മടങ്ങുന്നതാണ്, ആവർത്തിക്കുക യായി നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു ജഹന്ന മിനെ അവിശ്വാസികൾക്ക് തടങ്ങൽ സ്ഥാനം, ഒരു തടങ്ങൽ, പായ എന്നാൽ, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാ വിധി) വന്നാൽ, നിങ്ങളുടെ മുഖങ്ങളെ അവർ (ശത്രു ക്കൾ) വഷളാക്കുവാനും, ആദ്യപ്രാ വശ്യം അവർ പള്ളിയിൽ പ്രവേശിച്ച ത്പോലെ, (വീണ്ടും) അതിൽ പ്രവേ ശിക്കുവാനും, അവർ ഔന്നത്യം നേടിയത് (ജയിച്ചടക്കിയത്) അവർ ഒരു (കടുത്ത) നശിപ്പിക്കൽ നശി പ്പിച്ചു തകർക്കുവാനും (അവരെ നാം നിയോഗിക്കും). (8) നിങ്ങളുടെ റ∫് നിങ്ങൾക്ക് കരുണ ചെയ്യുമാറായേക്കാം. നിങ്ങൾ (വീണ്ടും) ആവർത്തിച്ചു വെങ്കിൽ, നാമും ആവർത്തിക്കുന്ന താണ്. അവിശ്വാസികൾക്ക് "ജഹ ന്നമി' നെ (നരകത്തെ) നാം തടങ്ങൽ സ്ഥാനമാക്കുകയും ചെയ്തിരി ക്കുന്നു. മുൻകൂട്ടി വേദഗ്രമ്ലം മുഖേന അല്ലാഹു താക്കീത് നൽകിയിട്ടും അതിനെ വിലവെ ക്കാതെ കൈക്കൊണ്ട ചില അഴിമതികളെയും, അതിന്റെ അനന്തര വന്നതിനെയും സംബന്ധിച്ചാണ് ഇൗ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. മതകൽപനകളെ ലംഘിക്കലും, അക്രമം പ്രവർത്തിക്കലും നിത്യസംഭവങ്ങളായിരുന്നു. അവയിൽ ഏറ്റവും അതിരുകവിഞ്ഞ (അഥവാ കുഴപ്പങ്ങളെ)പ്പറ്റി അല്ലാഹു അവരെ പ്രത്യേകം താക്കീത് ചെയ്തിരുന്നു. ഒന്നാമത്തെ കുഴപ്പത്തിന്റെ ഘട്ടത്തിലായിരുന്നു നബി കൊല്ലപ്പെട്ടതെന്നും, അവർക്ക് നേരിടുവാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്ന റിയിപ്പ് നൽകിക്കൊണ്ടിരുന്ന (അ) ബന്ധനസ്ഥനാക്കപ്പെട്ടതെന്നും പറയ പ്പെടുന്നു. അത്പോലെ, രണ്ടാമത്തെ കുഴപ്പത്തിന്റെ കാലത്താണ് സകരിയ്യാ (അ) യഹ്യാ (അ) എന്നീ നബിമാർ കൊല്ലപ്പെട്ടതെന്നും പറയപ്പെട്ടുകാണുന്നു. രണ്ടിൽ ഓരോന്നിന്റെയും ഘട്ടം വന്നപ്പോൾ, അവർ പിൻമാറാത്തപക്ഷം അവർക്ക നുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളെയും ദുരിതങ്ങളെയും കുറിച്ച് പ്രവാചകൻമാർ മുഖേന നേരത്തെ തന്നെ അവർക്ക് അല്ലാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം പ്രാവ ശ്യത്തെക്കുറിച്ചുള്ള താക്കീതാണ് 5-ാം വചനത്തിൽ കാണുന്നത്. അല്ലാഹു അവന്റെ അടിയാൻമാരിൽ ചിലരെ അവരിൽ നിയോഗിക്കും. അവർ കനത്ത പരാക്രമശാലികളും ഊക്കൻമാരുമായിരിക്കും. അവർ നാട്ടിലൂടെയും പാർപ്പിടങ്ങളിലൂടെയും പരതി നടക്കും എന്നൊക്കെയായിരുന്നു താക്കീതിന്റെ ചുരുക്കം. അഥവാ, കണ്ടതും കിട്ടിയതുമെല്ലാം നശിപ്പിക്കും. തേടിത്തിരിഞ്ഞു കണ്ടുകിട്ടിയവരെയെല്ലാം കൊല്ലുകയോ ബന്ധനസ്ഥരാ ക്കുകയോ അടിമകളാക്കുകയോ ചെയ്യും. കൊള്ളയും കവർച്ചയും നടത്തും. അങ്ങനെ അവരെയും അവരുടെ സർവസ്വവും നശിപ്പിക്കും എന്ന് സാരം. അത് അപ്പടി തന്നെ സംഭവിക്കുകയും ചെയ്തു. "ഇൗ അടിയാൻമാർ' ആരായിരുന്നുവെന്നുള്ളതിൽ ക്വുർ ആൻ വ്യാഖ്യാതാക്കൾക്കിടയിൽ രണ്ട് മൂന്നഭിപ്രായങ്ങൾ കാണപ്പെടുന്നു. (1) ജാലൂത്ത് ( റ്റൾീറസ്ലിഘ ) രാജാവും സൈന്യവുമാണെന്നും, (2) സൻഹാരീബ് ( ) രാജാവും കൂട്ടരുമായിരുന്നുവെന്നും (3) ബുഖ്തുനസ്വറും ( ) സൈന്യവുമായിരുന്നുവെന്നു മാണ് ആ അഭിപ്രായങ്ങൾ. ഇവയിൽ മൂന്നാമത്തെ അഭിപ്രായത്തിനാണ് കൂടുതൽ ന്യായം കാണുന്നത് ജാലൂത്തിനെപ്പറ്റി സൂറത്തുൽബക്വറഃയിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. നേരെ പടയെടുക്കുകയും, വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും നിർദ്ദയം കൊന്നൊടുക്കുകയും ചെയ്ത ഒരു ബാബിലോണ്യൻ രാജാവായിരുന്നു സൻഹാരീബ്. ( ) ബുഖ്തുനസ്വറും ഒരു ബാബിലോണ്യൻ രാജാവായിരുന്നു. ഇയാൾ ബൈത്തുൽ മുക്വദ്ദസിലെ പള്ളിയും, മതസംസ്കാര ചി”ങ്ങളും, സ്വത്തുക്കളു മെല്ലാം തകർക്കുകയും അവരെ കൂട്ടത്തോടെ ബന്ധനസ്ഥരാക്കി ബാബിലോണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ( ) ബാബിലോണ്യരുടെ ആക്രമങ്ങളിൽ തൗറാത്തിന്റെ ( ) ക്രി. മു.701 ൽ സൻഹേരീബ് സിരിയാ രാജ്യത്തെ ആക്രമിച്ചു. നാൽപത്താറ് കോട്ടകൾ പിടിച്ചു. രണ്ടുലക്ഷം ജനങ്ങളെ അടിമകളാക്കി നാട്ടിലേക്ക് കൊണ്ടു പോയിസ്ല പിന്നീട് യെരുശലേം പട്ടണത്തെ വളഞ്ഞു. (വേ.പു. നിഘണ്ടു. പേ. 28) ( ) നെബൂഖദ് നേസർ (ബുഖ്തുന്നസ്വർ) ക്രി.മു. 604 മുതൽ 561 വരെ രാജ്യം ഭരിച്ചുസ്ല യെരുശലേമിനെ വീണ്ടും വന്ന് നിരോധിച്ചു. അതിലെ ജനങ്ങളെ ആസ കലം ബന്ധനസ്ഥരാക്കി ബാബിലോണ്യായിലേക്ക് കൊണ്ടുപോയി. ശലെമോൺ 8 ( ) (പിന്നീട് കുറേ കാലത്തിന് ശേഷം സ്വന്തം ഓർമയിൽ നിന്നും മറ്റുമായിട്ടാണ് ഉസൈർ (അ) ന്റെ കാലത്ത് അത് പുനർലേഖനം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഒന്നാമ ത്തെ പ്രാവശ്യം അനുഭവിക്കേണ്ടി വന്ന ശിക്ഷകൊണ്ടുദ്ദേശ്യം ഇൗ മൂന്നിൽ ഏതായിരുന്നാലും ശരി, പിന്നീട് അതിന്ശേഷം ക്രമേണ അവരുടെ സ്ഥിതി ഗതി മാറി. അവർ നന്നായിത്തീരുകയും അന്യരുടെ അടിമത്തത്തിൽ നിന്ന് മോചനം നേടുകയും ചെയ്തു. രാജ്യവും രാഷ്ട്രവും പുനർനിർമാണം ചെയ്യുവാനും, സംസ്കാ രവും പ്രതാപവും നിറഞ്ഞ ഭരണങ്ങൾ സ്ഥാപിക്കുവാനും അവർക്ക് കഴിഞ്ഞു. ജനസം ഖ്യയിലും സമ്പൽസമൃദ്ധിയിലും അവർ മികച്ചു നിൽക്കുകയും ചെയ്തു. പല രാജാ ക്കൻമാരും പ്രവാചകൻമാരും അവരെ നയിക്കുവാനുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തിൽ പ്രസ്താവിക്കുന്നത്. അവരുടെ സ്വന്തം നിലപാട് നന്നായിത്തീർന്ന പ്പോഴാണ് അവരുടെ ദുഃസ്ഥിതി മാറി നൻമ കൈവന്നതെന്നും മനുഷ്യൻ ചെയ്യുന്ന നൻമ തിൻമകളുടെ ഫലം ഇഹത്തിലും പരത്തിലും അവൻ അനുഭവിക്കേണ്ടി വരുമെന്നും അതോടൊപ്പം 7-ാം വചനത്തിന്റെ ആദ്യവാക്യങ്ങളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കാലക്രമത്തിൽ നില വീണ്ടും പഴയപടിയായിത്തീർന്നു. മതമൂ ല്യങ്ങൾക്ക് വിലകൽപിക്കാതായി. ശിർക്കിലും തോന്നിയവാസങ്ങളിലും മുഴുകി. ഇൗ ഘട്ടത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ് 7-ാം വചനത്തിൽ പിന്നീട് പറയുന്നത് എന്നത്രെ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായം. മുമ്പ് നിങ്ങളുടെ ശത്രു ക്കൾ നിങ്ങളിൽ വരുത്തിത്തീർത്ത അതേമാതിരി നാശനഷ്ടങ്ങളും അക്രമമർദ്ദനങ്ങളും വീണ്ടും അഴിച്ചുവിടുമാറ് നിങ്ങളിൽ അല്ലാഹു ശത്രുക്കളെ നിയോഗിക്കുമെന്ന് സാരം. രണ്ടാം പ്രാവശ്യം അനുഭവിക്കേണ്ടി വന്ന യാതനകൾ ആരുടെ കൈകൊ ണ്ടാണ് അനുഭവപ്പെട്ടതെന്ന് നിർണയിച്ചു പറയത്തക്ക തെളിവുകളില്ല. ചില റോമൻ കൈസർമാരുടെ കാലത്ത് കണക്കറ്റ അക്രമങ്ങൾക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. ജൂദക്രിസ്തീയ ചരിത്രങ്ങളിൽ ഇവയുടെ നീണ്ട പട്ടിക തന്നെ കാണാം. ഇവയിൽപെട്ട ഏതെങ്കിലുമായിരിക്കാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. ഏതായാലും ഇമാം റാസീ (റ) മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ-ഏതുകാലത്ത് ആരുടെ കൈക്കാ ണത് സംഭവിച്ചതെന്ന് നിർണയിച്ചറിയായ്കകൊണ്ട് ഇൗ വചനങ്ങൾ നൽകുന്ന പാഠ ങ്ങൾ മനിലാക്കുന്നതിന് തട മൊന്നുമില്ലല്ലോ. അവസാനം ചില കാര്യങ്ങൾ അല്ലാഹു അവരെ ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു: (1) (നിങ്ങളുടെ റ∫് നിങ്ങൾക്ക് കരുണ ചെയ്തേക്കാം) നിങ്ങളുടെ അക്രമങ്ങൾ നിമിത്തം രണ്ടു പ്രാവശ്യം അല്ലാഹുവിന്റെ കോപത്തിന് പാത്ര മാകേണ്ടി വന്നാലും അവന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശപ്പെടേണ്ടതില്ല. നിങ്ങ ളുടെ സ്ഥിതിഗതികൾ നിങ്ങൾ നന്നാക്കിത്തീർത്താൽ അവന്റെ കാരുണ്യം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും എന്ന് സാരം. ഇൗ വാഗ്ദാനം അല്ലാഹു അവരിൽ പാലിക്കുക തന്നെ ചെയ്തിട്ടുണ്ടെന്നും എല്ലാ നിലക്കും ആ സമുദായം അഭിവൃദ്ധിപ്പെടുകയുണ്ടാ യിട്ടുണ്ടെന്നും അവരുടെ ചരിത്രം പരിശോധിച്ചാൽ അറിയാവുന്നതാണ്. 8 (സുലൈമാൻ നബി) പണിത ദേവാലയത്തെ (ബൈതുൽ മുക്വദ്ദസ് പള്ളിയെ) ക്രി.മു. 586-ൽ ഇവൻ നിശ്ശേഷം നശിപ്പിച്ചു. (വേ.പു.നി.പേജ് 209,390) നാമും ആവർത്തിക്കും). അതായത് പിന്നെയും നിങ്ങളുടെ നില മുമ്പുണ്ടായതുപോലെ വഷളായിത്തീരുന്നപക്ഷം നിങ്ങളു ടെമേൽ അല്ലാഹു നടപടി എടുക്കുവാൻ മടിക്കുകയില്ലെന്ന് താൽപര്യം. ഇൗ മുന്നറി യിപ്പും അവരിൽ സാക്ഷാൽ കൃതമാകുകയുണ്ടായി. തൗറാത്തിന്റെയും പ്രവാചകൻമാ രുടെയും അധ്യാപനങ്ങളിൽ നിന്ന് അകന്നകന്ന് കൊണ്ടിരുന്ന അവർ, നബി തിരുമേനി ˜ നിയോഗിക്കപ്പെട്ടപ്പോൾ തിരുമേനിയുടെയും ഇസ്ലാമിന്റെയും കഠിനശത്രുക്കളാ യിത്തീർന്നു. നബി ˜ ക്കും ഇസ്ലാമിനുമെതിരിൽ അവർ സ്വീകരിച്ച നിലപാട് കുപ്ര സിദ്ധമാണ്. അതിൻഫലമായി മുസ്ലിംകളുടെ കൈക്ക് പല അവശതകളും അവർ അനു ഭവിക്കേണ്ടിവരുകയും ഒടുക്കം അറേബ്യയിൽ നിന്ന് കൂട്ടത്തോടെ അവർ നാടുകടത്ത പ്പെടുകയും ചെയ്തു. ഇസ്ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളിൽ മുസ്ലിംകൾക്ക് അധീനപ്പെട്ടുകൊണ്ട് കുറേയൊക്കെ ശാന്തമായി കഴിഞ്ഞുകൂടിയശേഷം ദുഃസ്വാർഥങ്ങൾമൂലം ഇസ്ലാമിനെ തിരെയുള്ള ഗൂഢപ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലം വരെ അവഹേളിക്കപ്പെട്ട ഒരധമ സമൂഹമായിക്കൊണ്ടല്ലാതെ ലോകത്ത് ജീവിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നാലു ദശകങ്ങൾക്കപ്പുറം ജർമനിയിലെ സർവാധിപതിയായി രുന്ന ഹിററ്ലറുടെ കൈക്ക് അവർ അനുഭവിക്കേണ്ടി വന്ന കൂട്ടക്കൊലകളുടെയും കഷ്ട തകളുടെയും കഥ പ്രസിദ്ധമാകുന്നു. ഇപ്പോൾ, ഹിറ്റ്ലറുടെ എതിരാളികളായിരുന്ന വൻകോയ്മകളുടെ ഇടപെടൽ നിമിത്തം അവരുടെ വകയായി ഫലസ്തീനിൽ ഒരു രാഷ്ട്രം സ്ഥാപിക്കപ്പെട്ടതോടെ മുസ്ലിംകൾക്കെതിരിൽ അവരുടെ ധിക്കാ രവും വൈരവും പൂർവാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുത ഇന്നാരെയും പറ ഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ, ഒരു കൂട്ടരുടെ കൈക്ക ല്ലെങ്കിൽ മറ്റൊരു കൈക്ക് അവർ അനുഭവിക്കാതിരിക്കുകയില്ലെന്നുള്ളതിൽ സംശയ മില്ല. "നിങ്ങൾ ആവർത്തിച്ചാൽ നാമും ആവർത്തിക്കുമെ' അല്ലാഹു പറഞ്ഞ വാക്ക് പുലരാതിരിക്കുകയില്ല. (3) (അവിശ്വാസികൾക്ക് നാം ജഹന്നമിനെ തടങ്ങൽ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു). മേൽകണ്ടതെല്ലാം ഇൗ ലോകത്ത് വെച്ചുതന്നെ യുള്ള നടപടികളാണ്. ഇതുകൊണ്ട് അവരുടെ മേലുള്ള നടപടി അവസാനിക്കുന്നില്ല. അവിശ്വാസികളടക്കം എല്ലാ അവിശ്വാസികൾക്കും പരലോകത്ത് നരകമായിരിക്കും ആധാരമെന്ന് സാരം. അഭിമുഖീകരിച്ചും, അവരുടെ ചരിത്രമെന്ന നിലക്കുമാണ് ഇൗ വചനങ്ങൾ നിലകൊള്ളുന്നതെങ്കിലും, സത്യവിശ്വാ സികൾക്ക് അവരുടെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുവാനുണ്ടെന്ന് തീർച്ച. അതി നുവേണ്ടിയാണ് അല്ലാഹു ഇത് പ്രസ്താവിച്ചിരിക്കുന്നതും. സമുദായത്തെപ്പോലെ മുസ്ലിം സമുദായം ധിക്കാരത്തിൽ മുഴുകിയാൽ അവരും ഇതു പോലെ ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷാനടപടികൾക്ക് പാത്രമാകേ ണ്ടിവരുമെന്നുള്ളതിന് പുറമെ മറ്റൊരു പാഠംകൂടി നാം ഇതിൽ നിന്നു മനിലാക്കേ ണ്ടിയിരിക്കുന്നു. അതായത്, നേരിട്ട കഷ്ടനഷ്ടങ്ങൾ അവരെക്കാൾ സത്യവിശ്വാസത്തിലും സൻമാർഗത്തിലും മികച്ചുനിന്നിരുന്ന മറ്റൊരു സമുദായത്തിന്റെ കൈക്കായിരുന്നില്ല. വിശ്വാസാചാരങ്ങളിൽ അവരെക്കാൾ ദുഷിച്ച ചില സമുദായക്കാ രുടെ കൈക്കായിരുന്നു അത്. അതുപോലെ മുസ്ലിം സമുദായം ദുഷിക്കുമ്പോഴും അവ രെക്കാൾ ദുഷിച്ച മറ്റൊരു കൂട്ടരുടെ കൈക്കാവാം അവർ പരീക്ഷിക്കപ്പെടുന്നതും. ചരിത്രം ഉദാഹരണങ്ങൾ പലതും മുസ്ലിം സമുദായ ത്തിൽ ഇതഃപര്യന്തം കഴിഞ്ഞുപോയിട്ടുണ്ട്താനും. അല്ലാഹു സമുദായത്തിന് സൻമാർഗവും തന്റേടവും പ്രദാനം ചെയ്യട്ടെ. ആമീൻ.
17:9–11إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّـٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا
وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا
وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا
(9) നിശ്ചയമായും ഈ ഏറ്റവും ചൊവ്വായ (അഥവാ ബലവ ത്തായ) തിലേക്ക് മാർഗദർശനം നൽകുന്നു. സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസി കൾക്ക് വലുതായ പ്രതിഫലം ഉണ്ടെന്ന് അതവരെ സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുന്നു. (10) പരലോകത്തിൽ വിശ്വസി ക്കാത്തവരാകട്ടെ, അവർക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചി രിക്കുന്നുവെന്നും. വിഭാഗം - 2 (11) മനുഷ്യൻ ഗുണത്തിനു പ്രാർഥിക്കുന്ന പ്രകാരം, ദോഷ ത്തിനും പ്രാർഥിക്കുന്നു. മനുഷ്യൻ ധൃതികൂട്ടുന്നവനാകുന്നുതാനും. (9) നിശ്ചയമായും ഇത് (ഈ) മാർഗദർശനം നൽകുന്നു, വഴികാട്ടും യാതൊന്നിലേക്ക് അത് ഏറ്റം ചൊവ്വായതാണ്, കൂടുതൽ ബലവത്താണ് അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു സത്യവിശ്വാസികളെ പ്രവർത്തിക്കുന്നവരായ സൽകർമങ്ങളെ അവർക്കുണ്ടെന്ന് പ്രതിഫലം, കൂലി വലിയ (10) വിശ്വസിക്കാത്തവർ പരലോകത്തിൽ നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) അവർക്ക് ശിക്ഷ വേദനയേറിയ (11) പ്രാർഥിക്കുന്നു മനുഷ്യൻ ദോഷത്തിന്, തിൻമയെക്കുറിച്ച് അവന്റെ പ്രാർഥന ഗുണത്തിന്, നൻമയെപ്പറ്റി മനുഷ്യൻ ആകുന്നു (ആയിരിക്കുന്നു)താനും ധൃതി കൂട്ടുന്നവൻ. മനുഷ്യസഹജമായ ഒരു സ്വഭാവദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അനിഷ്ട കരമായ വല്ല കാര്യവും വന്നു ഭവിക്കുമ്പോഴേക്കും അവൻ അക്ഷമനും വികാരഭരിതനു മക്കൾ, സ്വത്തുക്കൾ മുതലായവക്കോ ദോഷകരമായ പ്രാർഥനകളും ശാപവാക്കുകളും അവനിൽ നിന്നുണ്ടാകുന്നു. "ഞാൻ മരിച്ചെങ്കിൽ! ഇവൻ നശിച്ചാൽ നന്നായിരുന്നു! തുലഞ്ഞു നശിക്കട്ടെ!' എന്നിത്യാദി പലതും അവന്റെ നൻമ ക്കുവേണ്ടി ധൃതിപ്പെടുന്ന അതേ രൂപത്തിൽ തിൻമക്കും അവൻ ധൃതികൂട്ടിക്കൊണ്ടി രിക്കും. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുവാനോ, ദീർഘദൃഷ്ടിയോടുകൂടി കാര്യങ്ങളെ വില യിരുത്തുവാനോ ഭാവിയെക്കുറിച്ചുള്ള സുപ്രതീക്ഷയോടു കൂടിയിരിക്കുവാനോ അവനു കഴിയാതെ പോകുന്നു. പക്ഷേ, അവന്റെ കഥകേടും അക്ഷമയുമെല്ലാം അറിയുന്നവനും, പരമകാരുണികനുമാണല്ലോ അല്ലാഹു. അതുകൊണ്ട് അത്തരം പ്രാർഥനകളെ അപ്പടി സ്വീകരിക്കാതെ അല്ലാഹു അവനോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത് എന്ന് താൽപര്യം. അല്ലാഹു പറയുന്നു: (സാരം: മനുഷ്യർ ഗുണത്തിന് ധൃതികാണിക്കുന്ന പ്രകാരം അല്ലാഹു അവർക്ക് ദോഷത്തെ ധൃതികൂട്ടിക്കൊടുക്കുമായിരുന്നെങ്കിൽ അവർക്ക് അവരുടെ അവധി തീരു മാനമാക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. (10:11) ഒരു ഹദീഥിൽ നബി ˜ പറയുന്നു: "നിങ്ങളുടെ സ്വന്തങ്ങൾക്കോ, നിങ്ങളുടെ സ്വത്തുക്കൾക്കോ എതിരായി പ്രാർഥിക്കരുത്. അല്ലാഹു പ്രാർഥനകൾക്കുത്തരം ചെയ്യുന്ന വല്ല സമയവുമായി അത് ഒത്തുകൂടിയെന്നു വരാം.' (മു) അഥവാ അതിന് ഇടവരുന്നത് സൂക്ഷിക്കണമെന്നർഥം.
17:12وَجَعَلۡنَا ٱلَّيۡلَ وَٱلنَّهَارَ ءَايَتَيۡنِۖ فَمَحَوۡنَآ ءَايَةَ ٱلَّيۡلِ وَجَعَلۡنَآ ءَايَةَ ٱلنَّهَارِ مُبۡصِرَةٗ لِّتَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡ وَلِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ وَكُلَّ شَيۡءٖ فَصَّلۡنَٰهُ تَفۡصِيلٗا
(12) രാത്രിയെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരി ക്കുന്നു. എന്നാൽ, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടി യതാക്കി) വെച്ചു; നിങ്ങളുടെ റ∫ി ങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ തേടിയെടുക്കാൻ വേണ്ടി പകലാ കുന്ന ദൃഷ്ടാന്തത്തെ നാം കാണ ത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ കൊല്ലങ്ങ ളുടെ എണ്ണവും, കണക്കും അറിയു വാൻ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമത് വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരി ക്കാതിരുന്നിട്ടില്ല.) (12) റ∫ിങ്കൽ നിന്നുള്ള നിങ്ങൾ അറിയുവാൻ വേണ്ടിയും എണ്ണം കൊല്ലങ്ങളുടെ കണക്കും എല്ലാ കാര്യവും (വസ്തുവും) നാമതിനെ വിശദീകരിച്ചിരിക്കുന്നു ഒരു (നല്ല)വിശദീകരണം . ശാന്തത, സ്വസ്ഥത, വിശ്രമം എന്നിവക്ക് ഉതകുമാറ് രാത്രിയെ ഇരുട്ടുമയമാക്കിയത്, ഉപജീവന മാർഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളും അന്വേഷിച്ചു നേടിയെടുക്കുവാൻ സാധി ക്കുമാറ് പകലിനെ വെളിച്ചമാക്കിയത്, രാവും പകലും മാറി മാറിക്കൊണ്ടു വരുന്നത് എന്നിവയിലൊക്കെ അല്ലാഹുവിന്റെ മഹിതമഹത്വങ്ങൾക്കും അനുഗ്രഹങ്ങൾക്കും പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഈ വിഷയങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണർത്തിക്കാണാം. രാപ്പകലുകളുടെ മാറ്റത്തിൽ നിന്നാണല്ലോ സമയങ്ങളുടെയും മറ്റും കണക്കുകൾ നിർണയിക്കപ്പെടുന്നത്. സൂ: ക്വസ്വസ്വ് 71, 72 വച നങ്ങളിൽ അല്ലാഹു ചൂണ്ടിക്കാണിച്ചതുപോലെ, സദാസമയവും പകലോ, രാത്രിയോ മാത്രമായിരുന്നാലത്തെ അവസ്ഥയെന്തായിരിക്കും? ആലോചിച്ചു നോക്കുക!
17:13–14وَكُلَّ إِنسَٰنٍ أَلۡزَمۡنَٰهُ طَـٰٓئِرَهُۥ فِي عُنُقِهِۦۖ وَنُخۡرِجُ لَهُۥ يَوۡمَ ٱلۡقِيَٰمَةِ كِتَٰبٗا يَلۡقَىٰهُ مَنشُورًا
ٱقۡرَأۡ كِتَٰبَكَ كَفَىٰ بِنَفۡسِكَ ٱلۡيَوۡمَ عَلَيۡكَ حَسِيبٗا
(13) എല്ലാ മനുഷ്യനും തന്നെ, അവന്റെ ശകുനം അവന്റെ കഴു ത്തിൽ നാം ഏർപ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു. ക്വിയാമത്തു നാളിൽ അവന് ഒരു ഗ്രമ്ലം (രേഖ) നാം വെളിക്കുകൊ ണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവൻ കണ്ടെ ത്തുന്നതാണ്. (14) (പറയപ്പെടും:) "നിന്റെ ഗ്രമ്ലം നീ വായിച്ചുകൊള്ളുക!- നിന്റെ പേരിൽ കണക്ക്നോക്കുന്ന വനായി ഇന്ന് നീ തന്നെ മതി!" (13) എല്ലാ മനുഷ്യനും അവനു നാം ഏർപ്പെടുത്തിവെച്ചിരി ക്കുന്നു (അനിവാര്യമാക്കിവേറിടാതാക്കിയിരിക്കുന്നു) അവന്റെ ശകുനം, ലക്ഷണം അവന്റെ കഴുത്തിൽ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവ രുക)യും ചെയ്യും. അവന് ക്വിയാമത്തു നാളിൽ ഒരു ഗ്രമ്ലം, രേഖ, അതവൻ കാണും, കണ്ടെത്തും വിരുത്ത(നിവർത്ത)പ്പെട്ടതായി (14) വായിക്കുക നിന്റെ ഗ്രമ്ലം മതി നീ തന്നെ, നിന്റെ സ്വന്തം ഇന്ന് നിന്റെ പേരിൽ കണക്ക് നോക്കുന്നവനായി. വലത്തോട്ട് പാറിയാൽ ശുഭം, ഇടത്തോട്ട് പാറിയാൽ അശുഭം എന്നും മറ്റും പക്ഷികളുടെ ചലനം നോക്കി ശകുനം നിശ്ചയിക്കുന്ന ഒരു പതിവ് അറ ബികൾക്കുണ്ടായിരുന്നു. ഇതിൽ നിന്ന് "പക്ഷി' ന്നർഥമുള്ള എന്ന വാക്ക് "ശകുനം' എന്ന അർഥത്തിലും ഉപയോഗിക്കപ്പെട്ടു വന്നു. ഇവിടെയും ഈ അർഥമാണ് അതിനുള്ളത്. പക്ഷേ, ഇവിടെ പക്ഷിയല്ലമനുഷ്യകർമങ്ങളാണ്പക്ഷി (ശകുനം) എന്ന തുകൊണ്ട് വിവക്ഷ. ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു:- ഓരോരുത്തന്റെയും ശകുനം അവന്റെ കഴുത്തിൽ കെട്ടിത്തൂക്കി വെച്ചിട്ടുള്ള താലി പോലെ അവനോടൊപ്പം തന്നെ സ്ഥിതി ചെയ്യുന്നു. ഓരോരുത്തന്റെയും കർമങ്ങളെ ആശ്രയിച്ചാണ് അവന്റെ ശുഭാശുഭ ഫലങ്ങൾ നിലകൊള്ളുന്നത്. പക്ഷികളെയോ മറ്റോ ആശ്രയിച്ചല്ല അത്. അതിന് പുറമെ, ക്വിയാമത്തുനാളിൽ, ഓരോരുവന്റെയും സകല കർമങ്ങളും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു രേഖാഗ്രമ്ലം അവന്റെ കയ്യിൽ കൊടുക്കപ്പെടുകയും ചെയ്യും. അതിൽ എല്ലാം അവന് വ്യക്തമായി രേഖപ്പെടുത്തി കാണാ വുന്നതായിരിക്കും. അത് കാണുമ്പോൾ, തന്റെ ഗുണദോഷങ്ങളെയും, രക്ഷാശിക്ഷക ളെയും, നേട്ടകോട്ടങ്ങളെയും കുറിച്ച് ഓരോരുത്തർക്കും ശരിക്കും വ്യക്തമാകുന്നതാണ്. പരസഹായമൊന്നും കൂടാതെ, തന്റെ കണക്ക് തികച്ചും തനിക്കുതന്നെ പരിശോധിച്ച റിയാം.
17:15مَّنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبۡعَثَ رَسُولٗا
(15) ആർ നേർമാർഗം പ്രാപി ച്ചുവോ അവൻ, തന്റെ സ്വന്തത്തിനു വേണ്ടിതന്നെയാണ് നേർമാർഗം പ്രാപിക്കുന്നത്. ആർ വഴിപിഴച്ചുവോ അവൻ അതിനെതിരായി തന്നെ യാണ് വഴിപിഴക്കുന്നതും. കുറ്റം വഹി ക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹി ക്കുകയില്ല. ഒരു റസൂലിനെ അയക്കുന്നത്വരെ നാം (ആരെയും) ശിക്ഷിക്കുന്നവരാ യിരിക്കില്ലതാനും. (15) ആർ, ആരെങ്കിലും, യാതൊരുവൻ നേർമാർഗം പ്രാപിച്ചു (എങ്കിൽ) എന്നാലവൻ നേർമാർഗം പ്രാപിക്കുന്നത് തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം ആരെങ്കിലും, വല്ലവനും വഴിപിഴച്ചു (എങ്കിൽ) എന്നാലവൻ വഴി പിഴക്കുന്നത് അതിന്റെമേൽ (എതിരിൽ) തന്നെ (കുറ്റം) പേറുക (വഹിക്കുക)യില്ല ഒരു (കുറ്റം) പേറിയ ദേഹം (ആൾ) കുറ്റത്തെ, കുറ്റഭാരം മറ്റേതിന്റെ, മറ്റൊന്നിന്റെ നാമായിരിക്കുകയുമില്ല (എഴുന്നേൽപിക്കുന്ന)തുവരെ ഒരു റസൂലിനെ. മനുഷ്യരുടെ രക്ഷാശിക്ഷകളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്ന് അടിസ്ഥാന തത്വ ങ്ങളാണ് ഈ വചനങ്ങളിൽ കാണുന്നത്. (1) ഓരോ ആളു ടെയും സൽക്കർമ ദുഷ്കർമങ്ങളുടെ ഫലം ആ ആൾക്ക് തന്നെയാ യിരിക്കും അനുഭവപ്പെടുക. (2) ഒരാളുടെ കുറ്റം മറ്റൊരാൾ വഹിക്കുകയോ, വഹിക്കേണ്ടി വരുകയോ ഇല്ല. ഈ രണ്ടു വിഷയത്തെപ്പറ്റിയും അല്ലാഹു ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചുകാണാം. 1-ാമത്തേതിനെപ്പറ്റി 10:108; 27:92;39:41 മുതലായ വചനങ്ങളിലും, 2-ാമത്തേതിനെപ്പറ്റി 6:164; 35:18; 39:7; 53:38 മുതലായ വചനങ്ങളിലും നോക്കുക. (3) റസൂലുകളെ അയച്ചു നേർമാർഗവും, ദുർമാർഗവും വിവരിച്ചുകൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകൻമാർ നിയോഗിക്കപ്പെടുകയോ, പ്രവാ ചകൻമാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവർ വഴിപി ഴച്ചുപോകുന്നപക്ഷം, അവർ ശിക്ഷാർഹരായിരിക്കയില്ല എന്ന് ഇതിൽനിന്ന് വ്യക്തമാ കുന്നു. പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: ഹ ഞ്ചഷുന്മിളി സ്ലത്ഥുട്ടമ ഹ്നിചൂ യ്യൗലൃ (ഒരു സമുദായവും അതിൽ ഒരു താക്കീതുകാ രൻ കഴിഞ്ഞുപോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരിൽ ബന്ധപ്പെടുവാൻ കഴിയാത്തവർക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കൾ വഴിയോ, വേദഗ്രമ്ലങ്ങൾ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആൾക്കാരായിത്തീ രുന്ന ഓരോ കൂട്ടം ആളുകളെയും അതിൽ ഇടപ്പെടുമ്പോൾ, നരകത്തിന്റെ കാവൽക്കാർ അവരോട് നിങ്ങൾക്ക് ഒരു താക്കീതുകാരനും വന്നില്ലേ ( ) എന്ന് ചോദി ക്കുമെന്നും, അപ്പോൾ അവർ: ഞങ്ങൾക്ക് താക്കീതുകാർ വന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾ വ്യാജമാക്കുകയാണുണ്ടായതെന്ന് ( ) അവർ മറുപടി പറ യുമെന്നും സൂറതുൽ മുൽകിൽ അല്ലാഹു അറിയിച്ചിരിക്കുന്നു.
17:16وَإِذَآ أَرَدۡنَآ أَن نُّهۡلِكَ قَرۡيَةً أَمَرۡنَا مُتۡرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيۡهَا ٱلۡقَوۡلُ فَدَمَّرۡنَٰهَا تَدۡمِيرٗا
(16) ഒരു രാജ്യത്തെ നാം നശി പ്പിക്കുവാൻ ഉദ്ദേശിച്ചാൽ, അതിലെ സുഖിയൻമാരോട് നാം കൽപിക്കും (അനുസരിക്കുവാൻ കൽപന കൊടുക്കും): എന്നിട്ട് അവർ അതിൽ തോന്നിയവാസം പ്രവർത്തിക്കും; അങ്ങനെ, അതിന്റെമേൽ (ആ) വാക്ക് (ന്യായമായി) സ്ഥിരപ്പെടും; അപ്പോൾ, നാം അതിനെ ഒരു തകർക്കൽ തകർക്കുന്നതാണ്. (16) നാം ഉദ്ദേശിച്ചാൽ നാം നശിപ്പിക്കുവാൻ ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും നാം കൽപിക്കുന്നതാണ് അതിലെ സുഖിയൻ (സുഖ ലോലുപൻ) മാരോട് എന്നിട്ട് (അപ്പോൾ) അവർ തോന്നിയവാസം (തെമ്മാ ടിത്തംധിക്കാരം) പ്രവർത്തിക്കും അതിൽ അപ്പോൾ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാർഥമാകും അതിന്റെ മേൽ വാക്ക് (ആ പറഞ്ഞത്) അപ്പോൾ നാം അതിനെ തകർക്കും ഒരു തകർക്കൽ. റസൂലുകൾ മുഖാന്തരം അല്ലാഹു നൽകിയിട്ടുള്ള കൽപനകളെ വകവെക്കാതെ ധിക്ക രിച്ചുകൊണ്ട് രാജ്യത്തുള്ള നേതാക്കൾ, മൂപ്പൻമാർ തുടങ്ങിയ സുഖലോലുപൻമാർ തോന്നിയവാസത്തിലും, ദുർമാർഗത്തിലും മുഴുകിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ നേതൃത്വത്തിൽ നാട്ടിൽ ധാർമികമായ അരാജകത്വം നടമാടുകയും അപ്പോൾ രാജ്യം ഉന്മൂല നാശത്തിന് അവകാശപ്പെട്ടതായിത്തീരുകയും ചെയ്യുന്നു. അപ്പോഴാണ് അല്ലാഹു അവിടെ ഉൻമൂലനാശം വരുത്തുന്നത്. അല്ലാതെ, നാട്ടുകാർ പൊതുവെ നിരപരാധിക ളായിരിക്കുമ്പോൾ ഒരു രാജ്യവും അല്ലാഹു നശിപ്പിക്കാറില്ല, അങ്ങിനെ അവന് ഉദ്ദേശ വുമില്ല എന്ന് സാരം. എവിടെ നോക്കിയാലും തോന്നിയവാസത്തിലും, സദാചാര ലംഘ നങ്ങളിലും മുമ്പന്മാരായിരിക്കുക അവിടത്തെ സുഖലോലുപന്മാരായിരിക്കുമല്ലോ. പൊതു ജനങ്ങളും, സാധാരണക്കാരും ക്രമേണ അവരുടെ അഭീഷ്ടങ്ങൾക്ക്വഴങ്ങി അവരിൽ ലയിക്കുകയാണ് പതിവ്. അതുകൊണ്ടാണ് സുഖിയൻമാരുടെ തോന്നിയവാസത്തെപ്പറ്റി എടുത്തുപറയുന്നത്.
17:17وَكَمۡ أَهۡلَكۡنَا مِنَ ٱلۡقُرُونِ مِنۢ بَعۡدِ نُوحٖۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرَۢا بَصِيرٗا
(17) നൂഹിനുശേഷമായി എത്ര (യേറെ) തലമുറകളെയാണ് നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാ ന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മ ജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റ∫് തന്നെ മതിതാനും! (17) എത്രയാണ്, എത്രയോ നാം നശിപ്പിച്ചിരിക്കുന്നു തലമുറകളിൽ (കാലക്കാരിൽ) നിന്നും ശേഷം, ശേഷമായിട്ട് നൂഹിന്റെ മതിതാനും നിന്റെ റ∫് (തന്നെ) പാപങ്ങളെപ്പറ്റി തന്റെ അടിയാന്മാ രുടെ സൂക്ഷ്മജ്ഞാനിയായിട്ട് കണ്ടറിയുന്നവനായിട്ട്, കാണുന്നവനായ. നൂഹ് നബി(അ)യുടെ കാലശേഷം മുതൽ ഇതുവരെയായി മേൽ പ്രസ്താവിച്ച പ്രകാരം പൊതുശിക്ഷക്ക് വിധേയരാകേണ്ടിവന്ന എത്രയോ ജനസമൂഹങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്! ഓരോ കൂട്ടരുടെയും തെറ്റുകുറ്റങ്ങൾ എന്തൊക്കെയായിരുന്നുവെന്നും, അത് എത്രമാത്രം കവിഞ്ഞുപോയിരുന്നുവെന്നുമൊക്കെ അല്ലാഹുവിന് ശരിക്കും സൂക്ഷ്മ മായും അറിയാം. അതനുസരിച്ച് തന്നെയാണ് അവരെ അവൻ ശിക്ഷിച്ചതും. അല്ലാതെ ഒരു മൊത്തക്കണക്കിലോ, ഏകദേശ അനുമാനപ്രകാരമോ അല്ല അല്ലാഹു അങ്ങിനെ ചെയ്തത് എന്ന് താൽപര്യം. അതുപോലെയുള്ള വല്ല പൊതുശിക്ഷക്കും ബാധ്യസ്ഥ മുശ്രിക്കുകളും ഓർത്തുകൊള്ളട്ടെ എന്നുള്ള ഒരു സൂചനകൂടി ഇതിൽ അടങ്ങിയിരിക്കുന്നു.
17:18–20مَّن كَانَ يُرِيدُ ٱلۡعَاجِلَةَ عَجَّلۡنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلۡنَا لَهُۥ جَهَنَّمَ يَصۡلَىٰهَا مَذۡمُومٗا مَّدۡحُورٗا
وَمَنۡ أَرَادَ ٱلۡأٓخِرَةَ وَسَعَىٰ لَهَا سَعۡيَهَا وَهُوَ مُؤۡمِنٞ فَأُوْلَـٰٓئِكَ كَانَ سَعۡيُهُم مَّشۡكُورٗا
كُلّٗا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنۡ عَطَآءِ رَبِّكَۚ وَمَا كَانَ عَطَآءُ رَبِّكَ مَحۡظُورًا
(18) ആർ (ഈ) ക്ഷണികമായ തിനെ (ഐഹിക ജീവിതത്തെ) ഉദ്ദേ ശിച്ചുകൊണ്ടിരിക്കുന്നുവോ, അതിൽ അവന്- (അതെ) നാം വേണമെന്ന് വെക്കുന്നത് നാം വേഗമാക്കിക്കൊടു ക്കുന്നതാണ്; പിന്നെ, അവന് നാം "ജഹന്നമി"നെ (നരകത്തെ) ഏർപ്പെടു ത്തിക്കൊടുക്കുന്നതാണ്. അതിൽ അവൻ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തിൽനിന്നും) ആട്ടപ്പെട്ടവ നായും കൊണ്ട് കടന്നെരിയും. (19) ആർ പരലോകത്തെ ഉദ്ദേശി ച്ചുവോ, അവൻ സത്യവിശ്വാസി യായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമി ക്കുകയും ചെയ്തു (വോ), എന്നാൽ അക്കൂട്ടർ-അവരുടെ പരിശ്രമം നന്ദി പൂർവം സ്വീകരിക്കപ്പെടുന്നതായി രിക്കും. (20) എല്ലാവർക്കും - ഇക്കൂ ട്ടർക്കും അക്കൂട്ടർക്കും (തന്നെ) - നിന്റെ റ∫ിന്റെ കൊടുതിയിൽ (ദാന ത്തിൽ) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ റ∫ിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കില്ല താനും. (18) ആർ ആയിരുന്നു (വോ), ആരെങ്കിലും ആയിരുന്നാൽ ഉദ്ദേശിക്കും ധൃതിയിൽ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് നാം ധൃതി യാക്കി (വേഗമാക്കി) കൊടുക്കും അവന് അതിൽ നാം ഉദ്ദേശിക്കുന്നത്, വേണമെന്ന് വെക്കുന്നത് നാം ഉദ്ദേശിക്കുന്നവർക്ക് പിന്നെ നാം ആക്കും (ഏർപ്പെടുത്തും) അവന് ജഹന്നമിനെ അവൻ അതിൽ എരിയും, കടക്കും ആട്ടപ്പെട്ട (അകറ്റപ്പെട്ട) വനായി. (19) ആർ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാൽ പിന്നീടുള്ളതിനെ (പരലോകത്തെ) അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക) യും (ചെയ്താൽ) അതിന്റെ (തായ) പരിശ്രമം അവൻ, അവ നാകട്ടെ സത്യവിശ്വാസിയുമാണ് എന്നാൽ ആ കൂട്ടർ ആയിരിക്കും അവരുടെ പരിശ്രമം നന്ദി ചെയ്യപ്പെടുന്ന (നന്ദിപൂർവം സ്വീകരിക്കപ്പെ ടുന്ന) ത്. (20) എല്ലാവർക്കും നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും. ഇക്കൂട്ടർക്ക്, ഇവർക്ക് ഇക്കൂട്ടർക്കും, അവർക്കും കൊടുതിയിൽ (ദാനത്തിൽ) നിന്ന് നിന്റെ റ∫ിന്റെ ആയിട്ടില്ല ആയിരിക്കയില്ല നിന്റെ റ∫ിന്റെ കൊടുതി മുടക്കപ്പെട്ട (തടയപ്പെട്ട)ത്. ക്ഷണികമായ ഈ ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ഇഹത്തിൽ താനുദ്ദേശിക്കുന്ന ഏതാനും ചില നേട്ടങ്ങൾ അല്ലാഹു തൽക്കാലം നൽകിയേക്കും. എല്ലാവർക്കും പൂർണമായി ലഭിക്കുകയില്ല. അവരുടെ പര്യ വസാനം നരകവുമായിരിക്കും. ശാശ്വതമായ പരലോക സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുകയും, അതോടുകൂടി അതിനുവേണ്ടി വിശ്വാസപൂർവം പ്രയത്നം നടത്തുകയും ചെയ്യുന്നവരുടെ പ്രവർത്തനം അല്ലാഹു സസന്തോഷം സ്വീകരിക്കുകയും, അർഹമായ പ്രതിഫലം അവർക്ക് നൽകുകയും ചെയ്യും. ഉപജീവനമാർഗങ്ങൾ, ജീവിതാവശ്യങ്ങൾ ആദിയായ ഭൗതികാനുഗ്രഹങ്ങളാകട്ടെ, എല്ലാവർക്കും അവൻ നൽകിക്കൊണ്ടിരിക്കു കയും ചെയ്യും. അതിൽ രണ്ടുകൂട്ടർക്കുമിടയിൽ വ്യത്യാസം കാണിക്കുകയില്ല, എന്നൊ ക്കെയാണ് ഈ വചനങ്ങളിൽ പറഞ്ഞതിന്റെ ചുരുക്കമെന്ന് പറയാം. എന്നാൽ, അല്ലാഹു ഉപയോഗിച്ച വാക്യങ്ങൾ പരിശോധിക്കുന്നപക്ഷം അതിൽനിന്ന് നമുക്ക് പല കാര്യങ്ങളും മനിലാക്കുവാൻ കഴിയുന്നതാണ്. ഉദാഹരണമായി:- (1) ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ച് പറഞ്ഞപ്പോൾ, പരലോകത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ച് പറഞ്ഞതുപോലെ (അതിനുവേണ്ടി അതിന്റെ തായ പരിശ്രമം നടത്തി) എന്നോ മറ്റോ ഒരു ഉപാധി പറഞ്ഞിട്ടില്ല, എന്തുകൊണ്ടെ ന്നാൽ പരലോകത്ത് ഗുണം കിട്ടുമെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവർത്തനങ്ങളും ലക്ഷ്യം പ്രാപിക്കുകയില്ല. അല്ലാഹുവും റസൂലും നിർദ്ദേശിച്ച പ്രകാരമുള്ള സൽകർമ ങ്ങളും അനുഷ്ഠാനമുറകളും സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദീനിൽ പുതു തായി നിർമിച്ചുണ്ടാക്കുന്ന പ്രവർത്തിക്കുന്നതിന് പ്രതിഫലം ലഭിക്കു കയില്ലെന്നും അവ തള്ളപ്പെടേണ്ടതാണെന്നും നിർദേശിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തിൽ ജീവിതത്തിന്റെ പരമലക്ഷ്യം പരലോക വിജയമായിരിക്കണം. (2) എന്നാൽ ഐഹിക നേട്ടങ്ങളെ ലക്ഷ്യംവെക്കുന്നവർക്ക് അവരുടെ ഉദ്ദിഷ്ട കാര്യ ങ്ങളെല്ലാം സാധിച്ചുകിട്ടുമോ? അതുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നതും അവൻ കണ ക്കാക്കിയതും മാത്രമേ ലഭിക്കുകയുള്ളുതാനും. ആർക്കൊക്കെ, എന്തൊക്കെയാണ് വേണ്ടത് എന്നുള്ള കാര്യവും അവന്റെ ഉദ്ദേശത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതി നപ്പുറം വല്ലതും നേടുവാൻ അവർക്കും സാധ്യമല്ല. യത്നങ്ങളും കർമങ്ങളും അല്ലാഹു ഒന്നും പാഴാക്കുകയില്ല. എല്ലാം നന്ദിപൂർവം സ്വീകരിക്കുകതന്നെ ചെയ്യും. അഥവാ, അവരുടെ ഓരോ ചലനങ്ങൾക്കും ഇരട്ടിക്കണക്കിൽ പ്രതിഫലം ന ൽകുകയും, അവയെ വളർത്തി പോഷിപ്പിച്ചുകൊടുക്കുകയും ചെയ്യും. (4) ജീവിതലക്ഷ്യത്തെ ആസ്പദമാക്കി മനുഷ്യർ മേൽക്കണ്ടപ്രകാരം രണ്ടു തരക്കാ രായി വിഭജിക്കപ്പെട്ടുവെങ്കിലും ആഹാരം, ആരോഗ്യം, ധനം, സന്താനം ആദിയായ ഭൗതി കമായ അനുഗ്രഹങ്ങളിൽ ആ വിവേചനം ഉണ്ടായിരിക്കയില്ല. സത്യവിശ്വാസി, അവി ശ്വാസി, ഇഹലോക ജീവിതത്തെ ഉന്നംവെച്ചവൻ എന്നിങ്ങനെ വ്യത്യാസമില്ലാതെ അല്ലാഹു എല്ലാവർക്കും അത് പ്രദാനം ചെയ്യുകതന്നെ ചെയ്യും. പക്ഷേ, വ്യക്തികളെ സംബന്ധിച്ചിടത്തോളം അവയുടെ തോത് വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ളതിന്റെ മാന ദണ്ഡം അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ. അടുത്ത വചനത്തിൽ ഈ യാഥാർഥ്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:-
17:21ٱنظُرۡ كَيۡفَ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۚ وَلَلۡأٓخِرَةُ أَكۡبَرُ دَرَجَٰتٖ وَأَكۡبَرُ تَفۡضِيلٗا
(21) നോക്കുക; അവരിൽ (മനു ഷ്യരിൽ) ചിലരെ ചിലരെക്കാൾ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നത് എങ്ങി നെയാണെന്ന്! പരലോകമാകട്ടെ, പദ വികളിൽ ഏറ്റം വലുതും, ശ്രേഷ്ഠത യിൽ ഏറ്റം വലുതും തന്നെയാകുന്നു. (21) നോക്കുക എങ്ങിനെ, എപ്രകാരമാണ് നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി)യത് അവരിൽ ചിലരെ ചിലരെക്കാൾ പര ലോകം തന്നെ ഏറ്റം വലുത് പദവികളിൽ, പടികളാൽ, ഏറ്റം വലുതും ശ്രേഷ്ഠത നൽകുന്നതിലും (ശ്രേഷ്ഠതയാലും.) ധനം, ദാരിദ്യ്രം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, സന്താനലാഭം, സന്താനനഷ്ടം, ജ്ഞാനം, അജ്ഞാനം, ബുദ്ധി, ഭോഷത്തം ആദിയായ അനേകമനേകം ഭൗതികകാര്യ ങ്ങളിൽ സജ്ജനങ്ങളും ദുർജ്ജനങ്ങളും തമ്മിൽ പൊതുവെ വ്യത്യാസപ്പെടാറില്ല. പക്ഷേ, രണ്ടു വിഭാഗത്തിലെയും വ്യക്തികളെ സംബന്ധിച്ചിടത്തോളം വ്യത്യാസങ്ങൾ അനുഭ വപ്പെടാറുണ്ട്. ചിലപ്പോഴെല്ലാം ഇതിന്വ്യക്തിപരമോ സാഹചര്യപരമോ ആയബാഹ്യ മായ വല്ല കാരണങ്ങളും നമുക്ക് കണ്ടെത്തുവാൻ കഴിഞ്ഞേക്കും. എന്നാൽ ഈ എറ്റ ക്കുറവിന്റെ സാക്ഷാൽ കാരണം അല്ലാഹുവിനേ അറിഞ്ഞുകൂടൂ. അവന്റെ ഉദ്ദേശത്തെയും, നിയന്ത്രണത്തെയും മാത്രം ആശ്രയിച്ചാണ് അതുള്ളത് എന്ന് അൽപം ആലോചിച്ചാൽ കാണാവുന്നതാകുന്നു. ബുദ്ധിമതികളും, വിദ്യാസമ്പന്നരും, അതിസമർഥരുമായ ആളുകളെ ദരിദ്രന്മാരും രോഗികളുമായി കാണപ്പെടുകയും, മറിച്ച് ഭോഷൻമാരും വിഡ്ഢികളും ദുർ∫ലരുമാ യവരെ ആരോഗ്യവാന്മാരും, ധനാഢ്യൻമാരുമായി കാണപ്പെടുകയും ചെയ്യുന്നത് ദുർല്ല ഭമല്ലല്ലോ. ആവശ്യമായ പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണക്രമവും ആരോഗ്യശാസ്ത്ര വിധികളും മുറതെറ്റാതെ സൂക്ഷിച്ചുപോരുന്ന വ്യക്തികൾക്ക് മഹാരോഗം പിടിപെടു തിന്നും, വൈദ്യോപദേശങ്ങൾ അറിയാതെയും കഴിഞ്ഞുകൂ ടുന്ന വ്യക്തികൾ അരോഗദൃഢഗാത്രന്മാരായി നടക്കുന്നതും അപൂർവമല്ല. അപ്പോൾ, ഇതിന്റെയെല്ലാം പിന്നിൽ ഒരു അദൃശ്യമായ നിയന്ത്രണം നടക്കുന്നുവെന്ന് സ്പഷ്ട മാണ്. അത് ല്ലാഹുവിന്റെതല്ലാതെ മറ്റാരുടെതുമല്ല. അതാണ് ഈ വചനത്തിലെ ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം സൂ: 165; സുഖ്റുഫ് 32 മുതലായ സ്ഥലങ്ങളിൽ അല്ലാഹു കൂടുതൽ വ്യക്തമായി പ്രസ്താവിച്ചു കാണാം. മേൽ പ്രസ്താവിച്ച പ്രകാരം ഐഹിക സുഖസൗകര്യങ്ങളിൽ ചിലർ ചിലരെക്കാൾ കവിഞ്ഞവരും കുറഞ്ഞവരുമായിരിക്കും. എന്നാൽ, പരലോകത്തിൽ ഈ ഏറ്റക്കുറവ് ഏറ്റവും അധികം വമ്പിച്ച തോതിലായിരിക്കും ഉണ്ടായിരിക്കുക എന്നത്രെ രണ്ടാമത്തെ വാക്യത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സജ്ജനങ്ങൾ സ്വർഗീയ സുഖസൗകര്യങ്ങ ളിൽ നിത്യാനന്ദരായിരിക്കും. ദുർജ്ജനങ്ങൾ നരകീയ കഠിനശിക്ഷകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവരുമായിരിക്കും. ഇരുവിഭാഗക്കാരിലുമുള്ള വ്യക്തികളാകട്ടെ, ഓരോ രുത്തരുടെയും കർമങ്ങൾക്കനുസരിച്ച് പദവികളിൽ വ്യത്യസ്തരുമായിരിക്കും. നബി ˜ പറയുന്നു: അല്ലാഹുവിന്റെ സദ്വൃത്തരായ അടിയാന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാ ത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരാളുടെ മനിലും തോന്നിയിട്ടില്ലാത്തതും (ആയ അനുഗ്രഹങ്ങൾ) അവൻ ഒരുക്കിവെച്ചിരിക്കുന്നു.' (ബു;മു.) മറ്റൊരു ഹദീഥിൽ തിരുമേനി പറയുന്നു: "ഉന്നത പദവിക്കാരായ ആളുകൾ "ഇല്ലിയ്യീനി"ൽ വസിക്കുന്ന വരെ കാണുന്നത് നിങ്ങൾ ആകാശത്തിലെ വിദൂര നക്ഷത്രങ്ങളെ കാണുന്നതുപോ ലെയായിരിക്കും' (ബു:മു.) സ്വർഗവാസികളായ സജ്ജനങ്ങളിൽ തന്നെയുള്ള പദവി വ്യത്യാസമാണ് നബി ˜ ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെ നരകവാ സികൾക്കിടയിലും ശിക്ഷാനുഭവങ്ങളിൽ വമ്പിച്ച വ്യത്യാസങ്ങളുണ്ടായിരിക്കും. പരലോകത്തെ ലക്ഷ്യംവെച്ചുകൊണ്ട് സത്യവിശ്വാസത്തോടുകൂടി പരലോക നന്മ ക്ക്വേണ്ടി പരിശ്രമിക്കുകയാണ് വിജയത്തിനുള്ള മാർഗമെന്ന് മുൻവചനങ്ങളിൽ ചൂണ്ടി ക്കാട്ടിയല്ലോ. ആ മാർഗം ഏതാണെന്നുള്ളതിന് ഒരു വിശദീകരണമാണ് തുടർന്നുള്ള ഏതാനും വചനങ്ങൾ. സ്വാഭാവികമായും ഏകദൈവ വിശ്വാസമാണ് എല്ലാറ്റിന്റെയും അടിത്തറയെന്ന് പറയേണ്ടതില്ല. അല്ലാഹു പറയുന്നു:-
17:22–24لَّا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقۡعُدَ مَذۡمُومٗا مَّخۡذُولٗا
۞وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا
وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا
(22) അല്ലാഹുവോട്കൂടി വേറെ ഒരു ആരാധ്യനെയും നീ ഏർപ്പെടു ത്തരുത്; എന്നാൽ (അങ്ങിനെ ചെയ്താൽ), നീ ആക്ഷേപിക്കപ്പെട്ട വനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും. വിഭാഗം - 3 (23) നിന്റെ റ∫് തീരുമാനി (ച്ചു കൽപി) ച്ചിരിക്കുന്നു; അവനെയ ല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്; മാതാപിതാക്കളിൽ നന്മ ചെയ്യണ മെന്നും. അവർ രണ്ടാളും (തന്നെ) നിന്റെ അടു ക്കൽ വെച്ച് വാർദ്ധക്യം പ്രാപിച്ചേക്കു ന്നപക്ഷം, അവരോട് "പ്ഫെ!' (അഥവാ-"ച്ഛെ!') എന്ന് നീ പറയരുത്; അവരോട് കയർക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്ക് പറ യുകയും ചെയ്യുക. (24) കാരുണ്യം നിമിത്തം എളിമ യുടെ ചിറക് അവർക്ക് താഴ്ത്തിക്കൊ ടുക്കുകയും ചെയ്യുക. നീ പറയു കയും ചെയ്യണം: "റേ∫! അവർ രണ്ടാളും എന്നെ ചെറുപ്പ (പ്രായ) ത്തിൽ പരിപാലിച്ചു വളർത്തി യത്പോലെ നീ അവരോട് കരുണ ചെയ്യേണമേ!' എന്ന്. (22) നീ ആക്ക (ഉണ്ടാക്ക-ഏർപ്പെടുത്ത)രുത് അല്ലാഹുവിന്റെ കൂടെ വേറെ ആരാധ്യനെ എന്നാൽ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും ആക്ഷേപിക്കപ്പെട്ടവനായി കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി. (23) തീരുമാനിച്ചിരിക്കുന്നു (കൽപിച്ചിരിക്കുന്നു), വിധിച്ചു നിന്റെ റ∫് നിങ്ങൾ ആരാധിക്കരുതെന്ന് അവനെയല്ലാതെ മാതാ പിതാക്കളോട് നന്മ ചെയ്വാനും, നന്മ പ്രവർത്തിക്കുകയും (വേണമെന്ന്) പ്രാപിച്ചേക്കുന്നപക്ഷം നിന്റെ അടുക്കൽ വാർദ്ധക്യം ആ രണ്ടി ലൊരാൾ അല്ലെങ്കിൽ അവർ രണ്ടാളും എന്നാൽ നീ പറയരുത് അവർ രണ്ടാളോട് പ്ഫെ!, ച്ഛെ! (എന്ന്) അവരോട് കയർക്കുക (അധി ക്ഷേപിക്കുക) യും ചെയ്യരുത് നീ പറയുകയും ചെയ്യുക അവർ രണ്ടാളോടും വാക്ക്, പറയൽ മാന്യമായ, ആദരവുള്ള. (24) താഴ്ത്തുകയും ചെയ്യുക അവർക്ക് ചിറക്, പക്ഷം എളിമയുടെ, താഴ്മയാകുന്ന കാരുണ്യത്താൽ, കരുണ നിമിത്തം നീ പറയുകയും ചെയ്യുക എന്റെ റേ∫ അവർ രണ്ടാളോടും (രണ്ടാൾക്കും) നീ കരുണ ചെയ്യണേ രണ്ടു പേരും എന്നെ വളർത്തിയ (പരിപാലിച്ച) തുപോലെ ചെറുപ്പമായിരിക്കെ (ചെറു പ്പത്തിൽ). ഈ വചനങ്ങളിലും, തുടർന്നുള്ള ചില വചനങ്ങളിലും "നീ' എന്നും "നിന്റെ' എന്നും പോലെയുള്ള സംബോധനകൾ പ്രത്യക്ഷത്തിൽ നബി ˜ യെ അഭിമുഖീകരിച്ചുകൊ ണ്ടുള്ളവയാണെങ്കിലും യഥാർഥത്തിൽ അവ സമുദായത്തെ മുഴുവനും ഉദ്ദേശിച്ചുകൊ മുഴുവനും ഉന്നംവെച്ചുകൊണ്ട് "സഹോദരാ' എന്നും മറ്റും ഏകവചന രൂപത്തിൽ സംബോധന ചെയ്യാറുണ്ടല്ലോ. യാതൊരു വിട്ടുവീഴ്ചയും കൂടാതെ രണ്ട് കാര്യങ്ങൾ അല്ലാഹു തീരുമാനിച്ചുറപ്പിച്ചു വെച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് ആദ്യത്തെ രണ്ട് കൽപനകളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്. (1) അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന്. ഇതിന്റെ പ്രാധാന്യ ത്തെക്കുറിച്ച് വിശേഷിച്ചൊന്നും വിവരിക്കേണ്ട ആവശ്യമില്ല. (2) മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന്. മനുഷ്യന്റെ ജന്മത്തിന് കാരണക്കാരും, അവൻ ജീവിക്കുവാൻ സ്വയംപര്യാപ്തനായിത്തീരുന്നതുവരെ കണക്കറ്റ കഷ്ടനഷ്ട ങ്ങൾ സഹിച്ചുകൊണ്ട് അവനെ പരിപാലിച്ചു വളർത്തിപ്പോന്നവരും അവരാണല്ലോ. അല്ലാ ഹുവിനോട് മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ച് പ്രസ്താവിച്ച ഉടനെ തന്നെ-അതോട് ചേർത്തുകൊണ്ട്മാതാപിതാക്കളോട് മക്കൾ നിറവേറ്റേണ്ടുന്ന കടമ യെക്കുറിച്ച് പ്രസ്താവിച്ചതിൽ നിന്ന് അവരോടുള്ള കടമകൾക്ക് അല്ലാഹു കൽപിച്ച പ്രാധാന്യം എത്ര വമ്പിച്ചതാണെന്ന് മനിലാക്കാവുന്നതാണ്. ഇവിടെ മാത്രമല്ല, വേറെ പല വചനങ്ങളിലും ഇൗ രണ്ട് കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേർത്തു പ്രസ്താ വിച്ചിരിക്കുന്നത് കാണാം. ചില സ്ഥലങ്ങളിൽ അല്ലാഹുവിന്റെ വക ഒരു വസ്വിയ്യത്ത്കൂ ടിയായിട്ടാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കു ന്നത്. (അൻകബൂത്ത് 8; ലുക്വ്മാൻ 14; അഹ്ക്വാഫ് 15 എന്നിവിടങ്ങളിൽ നോക്കുക.) മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് കൽപിച്ചു മതിയാക്കാതെ, അതിനൊരു രൂപ രേഖയെന്നോണം തുടർന്നു വിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നൽകിയ ആ വിവരണങ്ങൾ ഇവയാകുന്നു: (1) മാതാവോ, പിതാവോ, അല്ലെങ്കിൽ രണ്ടാളുമോ വാർധക്യം പ്രാപിക്കുന്നപക്ഷം, മക്കൾ അവരോട് "പ്ഫെ! ച്ഛെ!' എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കു കൾ പറഞ്ഞുകൂടാ. എക്കാലത്തും അവരോട് അനുവർത്തിക്കപ്പെടേണ്ടുന്ന ഒരു കടമ തന്നെയാണ് ഇത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോൾ അവരുടെ വാക്കിലും പെരു മാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കൾക്ക് രുചിക്കാത്ത പലതും കൂടുതൽ അനുഭ വപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്. (2) അവരോട് കയർത്തു സംസാരിക്കുകയോ, പരുഷവാക്കുകൾ പറയുകയോ ചെയ്യ രുത്. (3) അതും പോരാ, അവരോട് സംസാരിക്കുന്നത് മാന്യമായ വാക്കുകളിലായിരി ക്കുക കൂടി വേണം. അഥവാ, അച്ചടക്കവും, മര്യാദയും, ബഹുമാനവും പ്രകട മാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്. ഈ"മാന്യമായ വാക്ക്' ( ) കൊണ്ട് എന്താണുദ്ദേശ്യമെന്ന് ചോദിക്കപ്പെട്ടപ്പോൾ, മുസയ്യബ് (റ) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്നു ജരീർ (റ) നിവേദനം ചെയ്തിരിക്കുന്നു: (പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോട് പറയുംപ്രകാരമുള്ള വാക്ക്.) അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിർക്ക്. ആ ശിർക്ക് ചെയ്വാൻ വല്ല മാതാപിതാക്കളും മക്കളോട് നിർബന്ധം ചെലു കൽപിച്ചതോടൊപ്പം തന്നെ, സൂറത്ത് ലുക്വ്മാനിൽ അവരോട് ഇഹത്തിൽ സദാചാരമനുസരിച്ച്നല്ല നിലയിൽസഹവസി ക്കുകയും വേണം ( ) എന്ന് കൂടി അല്ലാഹു കൽപിച്ചിരിക്കുന്നു. ( 4) അവർക്ക് എളിമയാകുന്ന ചിറക് താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവാൽസല്യം നിമിത്തം അതിന്റെ ചിറകുവിടർത്തി താഴ്ത്തിക്കൊടുത്തുകൊണ്ട് അതിനുള്ളിൽ അവയെ അണച്ചു കൂട്ടാറുള്ളതിനോട് ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് "ചിറക് താഴ്ത്തൽ ( ) ഒരു കാലത്ത് സ്നേഹവാത്സല്യത്തോടുകൂടി അവർ ഇങ്ങോട്ട് പെരുമാറിയപോലെ, ഇപ്പോൾ അവരോടങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്ന് താൽപര്യം. ഇത് കേവലം ഒരു പ്രകടനമോ, അഭിനയമോ ആയിക്കൂടാ. അവരുടെ നേരെയുള്ള കാരുണ്യത്തിൽനിന്നും കൃപയിൽനിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്ന് കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണ് (കാരുണ്യം നിമിത്തം) എന്ന വാക്ക് സൂചിപ്പിക്കുന്നത്. (5) അവർക്കുവേണ്ടി (എന്റെ റേ∫, അവർ രണ്ടാളും എന്നെ ചെറുപ്പത്തിൽ വളർത്തിയുണ്ടാക്കിയതുപോലെ നീ അവരോട് കരുണ ചെയ്യേ ണമേ!) എന്ന് പ്രാർത്ഥിക്കണം. അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നോ മറ്റോ പറഞ്ഞു മതിയാക്കാതെ, പ്രാർത്ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചുതന്നിരിക്കുകയാണ്. ചെറുപ്പകാലത്ത് എന്നെ വളർത്തിയുണ്ടാക്കുവാൻ അവർ വളരെയധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിൽ അവരോടുള്ള എന്റെ കടപ്പാട് വേണ്ടത്പോലെ നിർവഹിക്കുവാൻ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരിൽ നീ തന്നെ നിന്റെ കാരുണ്യം അവരിൽ ചൊരിയേണമേ! എന്നാണാ പ്രാർത്ഥനയുടെ താൽപര്യം. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, അവരുടെ മരണശേഷവും മക്കൾക്ക് അവരോട് ചില കടപ്പാടുകളുണ്ട്. അവയിൽ ഒന്നത്രെ അവർക്കുവേണ്ടിയുള്ള പ്രാർഥന. "എന്റെ മാതാപിതാക്കൾ മരണപ്പെട്ടശേഷം അവർക്ക് ഞാൻ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേൽ ബാക്കിയുണ്ടോ?' എന്ന് ഒരാൾ നബി ˜ യോട് ചോദിച്ചു. അപ്പോൾ തിരുമേനി ഇങ്ങിനെ മറുപടി പറയുകയുണ്ടായി: "ഉണ്ട്. നാല് കാര്യങ്ങളുണ്ട്. അവരുടെ പേരിൽ (ജനാസഃ) നമസ്കരിക്കുകയും, അവർക്ക് പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവർ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും. ഇവ യാണ് അവരുടെ മരണശേഷം അവരോട് ചെയ്യേണ്ടുന്ന പുണ്യത്തിൽ നിന്റെമേൽ ബാക്കിയുള്ളത്.' (അ;ദാ;ജ.) ഇബ്നു ഉമർ (റ) ഒരിക്കൽ മക്കയിലെ ഒരു തെരുവീഥി യിൽ വെച്ച് ഒരു റാബി"യെ (ഗ്രാമീണനെ) കണ്ടപ്പോൾ, അദ്ദേഹത്തിന് സലാം ചൊല്ലി വാഹനപ്പുറത്ത് നിന്നിറങ്ങി അദ്ദേഹത്തെ അതിൻമേൽ ഒന്നിച്ചിരുത്തുകയും, തന്റെ തലപ്പാവ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ഇബ്നുദീനാർ (റ) പറയു കയാണ്: "ഈ അൽപം കൊടുത്താലും അവർ തൃപ്തിപ്പെടുമല്ലോ' എന്ന് ഞങ്ങൾ അപ്പോൾ ഇബ്നു ഉമർ (റ) നോട് പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: "ഇയാളുടെ പിതാവ് (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂൽ ˜ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുമുണ്ട്. "പുണ്യത്തിൽ വെച്ചു വളരെ പിതാവ് പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോട് ബന്ധം ചേർക്കു ന്നത്.' (മു.) മാതാപിതാക്കൾക്ക് നന്മ ചെയ്യലും, അവരോടുള്ള കടപ്പാടുകളും സംബന്ധിച്ച് പല വചനങ്ങളും നിലവിലുള്ളതിന് പുറമെ, ധാരാളം ഹദീഥുകളും കാണാവു ന്നതാകുന്നു. ഓർമക്കായി, ചുരുക്കം ചിലത് ഇവിടെ ഉദ്ധരിക്കാം. 1. ഇബ്നു (റ) പറയുകയാണ്: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമം ഏതാണ്?' ഞാൻ നബി ˜ യോട് ചോദിച്ചു: അവിടുന്ന് പറഞ്ഞു: നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ് . ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?' അവിടുന്ന് പറഞ്ഞു: "മാതാപിതാക്കൾക്ക് ഗുണം ചെയ്യലാണ്.' ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്' അവി ടുന്ന് പറഞ്ഞു. "അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യലാണ്.' (ബു;മു.) 2. റസൂൽ ˜ പറഞ്ഞതായി അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു: മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചാല ല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാൻ സാധിക്കുന്നതല്ല.' (മു.) 3. നബി ˜ പറഞ്ഞതായി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു: "തന്റെ മാതാപിതാ ക്കളെ-ഒരാളെയോ രണ്ടാളെയും തന്നെയോ- (അവരുടെ) വാർദ്ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവൻ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!' (മു.) 4. നബി ˜ പറഞ്ഞതായി അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (റ) ഉദ്ധരി ക്കുന്നു: "മഹാപാപങ്ങൾ എന്നാൽ, അല്ലാഹുവിനോട് പങ്കുചേർക്കലും, മാതാപിതാ ക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.' (ബു;മു.) പിതാക്കളെക്കാൾ മാതാക്കളോടാണ് മക്കൾക്ക് കൂടുതൽ കടപ്പാടുള്ളതെന്നും വചനങ്ങളിൽ നിന്നും, നബി വചനങ്ങളിൽ നിന്നും അറിയപ്പെട്ടതാകുന്നു. ഗർഭകാലത്തും പ്രസവിച്ചശേഷം മുലകുടി കഴിഞ്ഞു പിരിയുന്നതുവരെയും മക്കൾക്കു വേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ. സൂ: ലുക്വ്മാനിലെ ആയത്തിൽ അല്ലാഹു ഇക്കാര്യം എടുത്തുപറഞ്ഞിരിക്കുന്നത് കാണാം. സത്യവിശ്വാസികളായ ആളുകൾ തങ്ങളുടെ മാതാപിതാക്കളോട് എത്രമാത്രം സൗമ്യ ത്തിലും മയത്തിലും പെരുമാറേണ്ടതുണ്ടെന്നുള്ളത് ഇതിൽ നിന്നൊക്കെ നല്ലപോലെ മനിലാക്കാം. ധാർമിക മൂല്യങ്ങളും, മാനുഷിക ഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്മീതെയുള്ളവരോട് ബഹുമാനവും സമ ന്മാരോട് സ്നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇൗ കാലത്ത്മാതാപിതാക്കളോട് മക്കൾക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നും, അവർ നിമി ത്തമാണ് നാം ഇൗ ജീവിത ക്ലേശങ്ങൾ അനുഭവിക്കാൻ ഇടയായതെന്നും തുറന്നാക്ഷേ പിക്കുവാൻ പോലും ചില മനുഷ്യരൂപികൾ ധൈര്യപ്പെടുന്ന ഇൗ കാലത്ത് - നിലും നബി ˜ യടെ ഹദീഥിലും വിശ്വാസമുള്ള ഓരോ മുസ്ലിമും ഈ തുറയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, പക്ഷേ ,അനുഭവം വെച്ചുനോക്കുമ്പോൾ, കുറേയൊക്കെ അറിവും പഠിപ്പുമുള്ളവരിൽ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും, അലംഭാവ നയവും കാണിക്കുന്നവർ ധാരാളമുണ്ടെന്നുള്ളത് വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! അല്ലാഹുവിൽ ശരണം! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീൻ. അല്ലാഹു പറയുന്നു:
17:25رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّـٰبِينَ غَفُورٗا
(25) നിങ്ങളുടെ റ∫് നിങ്ങളുടെ മനുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങൾ നല്ലവരാ യിരിക്കുന്നപക്ഷം, അവൻ (മനസാ ഖേദിച്ചു) മടങ്ങുന്നവർക്ക് വളരെ പൊറുക്കുന്നവനാകുന്നു. (25) നിങ്ങളുടെ റ∫് ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് യാതൊന്നിനെപ്പറ്റി നിങ്ങളുടെ സ്വന്തം (മനു) കളിൽ നിങ്ങ ളായിരിക്കുന്നപക്ഷം നല്ലവർ, സദ്വൃത്തർ എന്നാൽ അവനാകുന്നു (മനസാ) മടക്കമുള്ളവർക്ക് വളരെ പൊറുക്കുന്നവൻ. മനുഷ്യമനുകളിലെ വിചാര വികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മനുഷ്യനെ ക്കാൾ അറിയുന്നവനാണ് അല്ലാഹു. അതനുസരിച്ചായിരിക്കും അവന്റെ ചെയ്തികളെ അവൻ വിലയിരുത്തുക. മനുഷ്യൻ സൽക്കർമങ്ങൾ മുഖേന നല്ലവനായിത്തീരുന്ന പക്ഷംസ്വന്തം പാകപ്പിഴവുകളെയും, തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാ ത്താപവുമുണ്ടായിരിക്കുക അതിന്റെ അനിവാര്യഫലവുമാണ്-അതിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുക തന്നെ ചെയ്യും എന്ന് സാരം. ഇപ്പറഞ്ഞത് ഒരു പൊതുതത്വമെന്ന നിലക്കാണെങ്കിലുംസന്ദർഭം നോക്കു മ്പോൾ-ഇതിൽ ചില സൂചനകൾ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. (1) മാതാ പിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാർഥ മനഃസ്ഥിതി എന്താണെന്ന് അല്ലാഹുവിന് നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെ അടുക്കൽ സ്വീകാര്യമായിരിക്കയില്ലെന്ന് ഓർക്കേ ണ്ടതാകുന്നു. (2) സദുദ്ദേശ്യത്തോട്കൂടിയും, ആത്മാർഥതയോടുകൂടിയും നിങ്ങളാൽ കഴിയുന്നവിധം നല്ല നിലക്ക് നിങ്ങൾ അവരോട് പെരുമാറുന്നതായാൽ, നിങ്ങൾ അറി യാതെയോ നിങ്ങൾക്ക് കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരും. മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ച് പ്രസ്താവിച്ചശേഷം, അവർക്ക് പുറമെ യുള്ള അടുത്ത ബന്ധുക്കളോടും മറ്റും പാലിക്കേണ്ടുന്ന കടമകളെപ്പറ്റി പ്രസ്താവി ക്കുന്നു:-
17:26–28وَءَاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِ وَلَا تُبَذِّرۡ تَبۡذِيرًا
إِنَّ ٱلۡمُبَذِّرِينَ كَانُوٓاْ إِخۡوَٰنَ ٱلشَّيَٰطِينِۖ وَكَانَ ٱلشَّيۡطَٰنُ لِرَبِّهِۦ كَفُورٗا
وَإِمَّا تُعۡرِضَنَّ عَنۡهُمُ ٱبۡتِغَآءَ رَحۡمَةٖ مِّن رَّبِّكَ تَرۡجُوهَا فَقُل لَّهُمۡ قَوۡلٗا مَّيۡسُورٗا
(26) അടുത്ത (കുടുംബ) ബന്ധ മുള്ളവന് അവന്റെ അവകാശം നീ നൽകുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാ ശവും). (ദുർവ്യയമായി) വിതറിക്കള യുകയും ചെയ്യരുത്. (27) നിശ്ചയമായും (ദുർവ്യയ മായി) വിതറുന്നവർ പിശാചുക്കളുടെ സഹോദരന്മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റ∫ിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും. (28) നിന്റെ റ∫ിങ്കൽനിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതി നാൽ, നീ അവരിൽനിന്ന് (വല്ല പ്പോഴും) തിരിഞ്ഞുകളയുന്നപക്ഷം, അവരോട് എളുപ്പമുള്ള (സൗമ്യത യുള്ള) വാക്ക് പറഞ്ഞുകൊള്ളുക. (26) നൽകുകയും ചെയ്യുക അടുത്ത ബന്ധമുള്ളവന് അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ സാധുവിന്നും, പാവപ്പെട്ടവനും വഴിപോക്കനും വിതറുക (വിതക്കുകധൂർത്തടിക്കുകദുർവ്യയം ചെയ്യുക) യും അരുത് ഒരു വിതറൽ, ധൂർത്തടി, ദുർവ്യയം (27) നിശ്ചയമായും വിതറുന്ന (ദുർവ്യയം ചെയ്യുന്ന)വർ ആയിരിക്കുന്നു സഹോ ദരന്മാർ പിശാചുക്കളുടെ ആകുന്നു (ആയിരിക്കുന്നു)താനും പിശാച് തന്റെ റ∫ിന് നന്ദികെട്ടവൻ (28) നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്നപക്ഷം അവരെപ്പറ്റി, അവ രിൽനിന്ന് ആഗ്രഹിച്ചു (തേടി) ക്കൊണ്ട് വല്ല കാരുണ്യവും (അനുഗ്രഹവും) നിന്റെ റ∫ിങ്കൽനിന്ന് നീ അത് പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടി രിക്കുന്നു എന്നാൽ നീ പറയുക അവരോട് വാക്ക് എളുപ്പമുള്ള (ലഘുവായസൗകര്യപ്പെട്ടസൗമ്യതയുള്ള). ൻിങ (കടമ-അഥവാ അവകാശം) എന്നതിൽ ധനപരമായും, സ്വഭാവ സംബന്ധമായും പാലിക്കപ്പെടേണ്ടുന്ന എല്ലാ ബാധ്യതകളും ഉൾപ്പെടുന്നു. എങ്കിലും തുടർന്നുള്ള വാക്യ ങ്ങളിൽനിന്ന് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ധനപരമായ ബാധ്യത നിറവേറ്റലാണെന്ന് മനിലാകുന്നു. ആവശ്യത്തിൽ കവിഞ്ഞു ചിലവഴിക്കുക, അനാ വശ്യ വിഷയങ്ങളിൽ ചിലവഴിക്കുക, അനുവദനീയമല്ലാത്ത വിഷയത്തിൽ വിനിയോഗി ക്കുക-ഇതെല്ലാം ധനം ധൂർത്തടിക്കലാകുന്നു. ധൂർത്തടിക്കൽ തനി പൈശാചിക സ്വഭാ വമാണെന്നും, അല്ലാഹുവിനോടുള്ള നന്ദികേടും ധിക്കാരവുമാണെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. തൽക്കാലം കയ്യിലൊന്നുമില്ല. എന്നാലും അല്ലാഹുവിന്റെ അനുഗ്ര ഹംകൊണ്ട് താമസിയാതെ വല്ലതും ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുമുണ്ട്. കിട്ടിയാൽ ഇങ്ങിനെയുള്ള അവസരങ്ങളിൽ മേൽപറഞ്ഞവർ സമീപിച്ചാൽ അവരോട് നല്ല വാക്കുകൾ പറഞ്ഞു തൃപ്തിപ്പെടു ത്തണംമുറുമുറുപ്പും വെറുപ്പും കൂടി കൽപിക്കുന്നു.
17:29–30وَلَا تَجۡعَلۡ يَدَكَ مَغۡلُولَةً إِلَىٰ عُنُقِكَ وَلَا تَبۡسُطۡهَا كُلَّ ٱلۡبَسۡطِ فَتَقۡعُدَ مَلُومٗا مَّحۡسُورًا
إِنَّ رَبَّكَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا
(29) നിന്റെ കൈ നിന്റെ പിരടി യിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കു കയും ചെയ്യരുത്; അതിനെ നീ മുഴു വൻ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാൽ നീ കുറ്റപ്പെടുത്തപ്പെട്ടവ നായും, (വലഞ്ഞു) ഖേദപ്പെട്ടവ നായും ഇരിക്കേണ്ടിവരും. (30) നിശ്ചയമായും നിന്റെ റ∫് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീ വനം (അഥവാ ആഹാരം) വിശാലമാ ക്കുകയും, കണക്കാ ക്കുകയും ചെയ്യുന്നു. നിശ്ചയമായും, അവൻ, തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മ ജ്ഞനും, കണ്ടറിയുന്നവനുമാകുന്നു. (29) ആക്കുകയും ചെയ്യരുത് നിന്റെ കൈ ബന്ധിക്കപ്പെട്ടത് നിന്റെ പിരടിയിലേക്ക് അതിനെ വിരുത്തുക (നീട്ടുക) യും ചെയ്യ രുത് മുഴുവൻ വിരുത്തൽ (നീട്ടൽ) എന്നാൽ നീ ഇരിക്കും (ഇരി ക്കേണ്ടിവരും) കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി (30) നിശ്ചയമായും നിന്റെ റ∫് നീട്ടും, വിരുത്തും (വിശാല മാക്കും) ആഹാരം, ഉപജീവനം അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കാ ക്കുകയും ചെയ്യും നിശ്ചയമായും അവൻ ആകുന്നു അവന്റെ അടി യാൻമാരെപ്പറ്റി സൂക്ഷ്മജ്ഞൻ കണ്ടറിയുന്നവൻ. ആവശ്യത്തിന്പോലും ചിലവഴിക്കാതെ പിശുക്ക് പിടിക്കരുതെന്നത്രെ, കൈ പിരടി യിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത് എന്ന് പറഞ്ഞതിന്റെ താൽപര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ് നീട്ടരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. സ്വന്താവശ്യങ്ങൾക്ക് വേണ്ടിയാകട്ടെ, മറ്റുള്ളവരുടെ ആവശ്യ ങ്ങൾക്ക് വേണ്ടിയാകട്ടെ ധനം ചിലവഴിക്കുമ്പോൾ അതിൽ മിതത്വം പാലിക്കൽ നിർബ ന്ധമാണെന്ന് സാരം. പിശുക്ക് ജനങ്ങളുടെയും അടുക്കൽ-ആക്ഷേപവിധേയനും, അമിത വ്യയം ചെയ്യുന്നവൻ ഉള്ളത് നഷ്ടപ്പെട്ടു ഖേദ ക്കാരനും ആയിത്തീരുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. തുടർന്നുകൊണ്ട് ജീവിത സൗകര്യങ്ങൾ ചിലർക്ക് വിശാലമായും, ചിലർക്ക് പരിമിതമായും നൽകപ്പെടുന്നത് അല്ലാ ആർക്ക് അധികം നൽകണം, ആർക്ക് കുറച്ചു കൊടുക്കണം എന്നൊക്കെ അവന് ശരിക്കും കൃത്യമായും അറിയാമെന്നും ഓർമിപ്പിച്ചി രിക്കുന്നു. ഹദീഥിലും വളരെ നിഷ്ക ർഷമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ഒരു വിഷ യമത്രെ മിതവ്യയം. വിളവെടുപ്പ് നടത്തുമ്പോൾ അതിൽ നിന്ന് കൊടുത്തുതീർക്കേണ്ടുന്ന കടമ തീർക്കണമെന്ന് കൽപിച്ചതിനെത്തുടർന്ന് അല്ലാഹു പറയുന്നു: (അമിതമാക്കുകയും അരുത്. അമിതമാക്കുന്നവരെ അവൻ - അല്ലാഹു - ഇഷ്ടപ്പെടുകയില്ല. (6:141) മറ്റൊരു സ്ഥലത്ത് പറയുന്നു: (തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിൻ. അമിതമാക്കു കയും ചെയ്യരുത്. അവൻ അമിതമാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (7:31). സജ്ജനങ്ങ ളുടെ സൽഗുണങ്ങൾ വിവരിക്കുന്ന മദ്ധ്യെ സൂറഃ ഫുർക്വാനിൽ പറയുന്നു: (സാരം: ചിലവഴിക്കുമ്പോൾ അമിതവ്യയം ചെയ്യു കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാതെ അതിനിടയിൽ അത് മിതമായ നിലക്കായിരിക്കുന്നവരും). അഹ്മദ് (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ നബി ˜ പറയുന്നു: "മിതവ്യയം പാലിച്ചവന് ദാരിദ്യ്രം പിണയുകയില്ല'. ബൈഹക്വീ (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ, "മിതത്വം പാലിക്കൽ ഉപജീവനമാർഗത്തിന്റെ പകുതിയാകുന്നു' എന്നും വന്നിരിക്കുന്നു. വിഭാഗം - 4
17:31وَلَا تَقۡتُلُوٓاْ أَوۡلَٰدَكُمۡ خَشۡيَةَ إِمۡلَٰقٖۖ نَّحۡنُ نَرۡزُقُهُمۡ وَإِيَّاكُمۡۚ إِنَّ قَتۡلَهُمۡ كَانَ خِطۡـٔٗا كَبِيرٗا
(31) ദാരിദ്യ്രത്തെ ഭയന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവർക്കും നിങ്ങൾക്കും ഉപജീവനം (ആഹാരം) നൽകുന്നത്. നിശ്ചയമായും, അവരെ കൊല്ലൽ ഭീമമായ ഒരു തെറ്റാകുന്നു. (31) നിങ്ങൾ കൊല്ലുക (വധിക്കുക) യും ചെയ്യരുത് നിങ്ങളുടെ കുട്ടികളെ ഭയന്നതിനാൽ ദാരിദ്യ്രത്തെ, വലയുന്നതിനെ നാം (തന്നെ) നാമത്രെ അവർക്ക് ആഹാരം (ഉപജീവനം) നൽകുന്നത് നിങ്ങൾക്കും നിശ്ചയമായും അവരെ കൊല്ലൽ ആകുന്നു ഒരു തെറ്റ്, കുറ്റം വലിയ, ഭീമമായ. ഉപജീവനമാർഗം വിശാലമാക്കുന്നതും, അല്ലാഹുവാണെന്ന് കഴിഞ്ഞ വചനത്തിൽ പറഞ്ഞുവല്ലോ. തുടർന്നുകൊണ്ട് ഈ വചനത്തിൽ, പെൺമക്കൾ ജനിക്കുന്നത് ദാരിദ്യ്രത്തിന് കാരണമാകാമെന്ന് കരുതി സ്വന്തം മക്കളെ കൊന്നുകള യുന്ന മുൻകാല അറബികളുടെ പതിവിനെ നിരോധിക്കുകയും ആക്ഷേപിക്കുകയുമാണ് കുട്ടികൾ ബാക്കിയായാൽ അവർക്ക് ആഹാരത്തിന് വഴിയു ണ്ടാക്കുന്നത് നിങ്ങളല്ല, അവർക്കും നിങ്ങൾക്കുതന്നെയും ആഹാരം നൽകുന്നത് നാമാണ്, എന്നിരിക്കെ ദാരിദ്യ്രത്തിന്റെ പേരിൽ അവരെ കൊല്ലുന്നതിന് അർഥമില്ല, അത് വളരെ വമ്പിച്ച ഒരു അപരാധമാണ് എന്ന് താക്കീതും നൽകുന്നു. ദാരിദ്യ്രത്തിന്റെ പേരിൽ മക്കളെ കൊല്ലുന്നതിനെ സൂറഃ 151-ാം വചനത്തിലും വിരോധിച്ചിരിക്കുന്നത് നാം കണ്ടു. പക്ഷേ, അവിടെ നിലവിലുള്ള ദാരിദ്യ്രം നിമിത്തം ( ) കൊല്ലരുത് എന്നായിരുന്നു പറഞ്ഞത്. ഇവിടെ ദാരിദ്യ്രം ഉണ്ടാകുമെന്ന ഭയം നിമിത്തം ( ) കൊല്ലരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഈ വിരോധത്തെത്തുടർന്ന് അവിടെ (നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത് നാമാണ്) എന്നും, ഇവിടെ (അവർക്കും നിങ്ങൾക്കും ആഹാരം നൽകുന്നത് നാമാണ്) എന്നും പറഞ്ഞിരിക്കുന്നു. വിശ്വാസവും ചിന്താശക്തിയും ഉള്ള വരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടുന്ന രണ്ട് വാക്യങ്ങളാണിവ. ശിർക്ക് കഴിഞ്ഞാൽ പിന്നെ ഏറ്റവും വമ്പിച്ച പാപമാണ് മനുഷ്യവധം. അത് നിർദ്ദോ ഷിയും, പാവവുമായ സ്വന്തം കുഞ്ഞിനെ കൂടിയാകുമ്പോൾ ആ പാപം കൂടുതൽ കൂടു തൽ ഗൗരവപ്പെട്ടതായിത്തീരുന്നു. കൊലപ്പെടുത്തുവാനുള്ള കാരണം ദാരിദ്യ്രഭയം കൂടി യാകുമ്പോൾ അപരാധത്തിന്റെ കാഠിന്യം വീണ്ടും കൂടിപ്പോകുന്നു. ആഹാരത്തിന്റെ കാര്യം മുഴുവനും തങ്ങളുടെ കയ്യിലും നിയന്ത്രണത്തിലുമാണെന്നുള്ള തെറ്റായ ധാരണ-അല്ല, അഹങ്കാരം-ആണല്ലോ ഇതിന്റെ പിന്നിലുള്ളത്. അടുത്ത രണ്ടാമത്തെ വചനത്തിൽ മനുഷ്യവധത്തെപ്പറ്റി പ്രത്യേകം വിരോധിക്കുന്നുണ്ട്. സൂറഃ കട്ടെ, അതേ ആയത്തിൽ തന്നെ അത് വിരോധിച്ചിരിക്കുന്നത് കാണാം. അപ്പോൾ, പൊതു വായ ആ നിരോധത്തിൽ ഉൾപ്പെടുത്താതെ, ദാരിദ്യ്രത്തിന്റെ പേരിൽ മക്കളെ കൊല്ലുന്ന തിനെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതും ആ അപരാധത്തിന്റെ ഗൗരവം കൊണ്ടുതന്നെ. നമ്മുടെ രാജ്യമടക്കം "പരിഷ്കൃത രാജ്യ"ങ്ങളെന്ന് അഭിമാനിക്കുന്ന പല രാജ്യങ്ങ ളിലുംചില സങ്കൽപക്കണക്കുകളെ അടിസ്ഥാനമാക്കി-അടുത്ത ഭാവിയിൽ ഉണ്ടായേ ക്കുമെന്ന് അനുമാനിക്കപ്പെടുന്ന ദാരിദ്യ്രത്തിന്റെ പേരിൽ നടപ്പിൽ വരുത്തപ്പെടുന്ന സന്താന നിയന്ത്രണത്തിനും, ആ ആവശ്യാർഥം അംഗീകരിക്കപ്പെട്ടുവരുന്ന ലജ്ജാവ ഹവും, സംസ്കാരശൂന്യവുമായ പല സംരംഭങ്ങൾക്കും ഇസ്ലാമിക ദൃഷ്ട്യാ എന്താ യിരിക്കും സ്ഥാനമുള്ളതെന്ന് ആലോചിച്ചുനോക്കുക! അതിന് സന്താനഹത്യയെന്ന് പേർ പറയാതെ, മറ്റെന്തെങ്കിലും അഭികാമ്യമായ പേരുകൾ നൽകി തൃപ്തി അടയുന്നത് കൊണ്ടോ, ജനിച്ചശേഷം കൊല ചെയ്യുന്നില്ലല്ലോ എന്ന സമർഥനംകൊണ്ടോ അല്ലാ ഹുവിന്റെ മുമ്പിൽ ഒരിക്കലും അതിന് ന്യായീകരണം ഉണ്ടാവാൻ പോകുന്നില്ല. "ദാരിദ്യ്രം നിമിത്ത'വും, "ദാരിദ്യ്രത്തെ ഭയന്നും' കൊല ചെയ്യരുതെന്നും, "നിങ്ങൾക്കും അവർക്കും', "അവർക്കും നിങ്ങൾക്കും' ഞാനാണ് ആഹാരം നൽകുന്നതെന്നുമുള്ള അല്ലാഹുവിന്റെ വാക്കുകൾ ശരിക്കും വിലയിരുത്തിക്കൊണ്ട് ആലോചിക്കുന്നവർക്ക് ഇതിൽ സംശയ ത്തിനവകാശമില്ല. അവതരിക്കുന്ന കാലത്തെ പതിവിനെ ആസ്പദമാക്കി "കൊലപ്പെടുത്തരുത്' എന്ന വാക്കാണ് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ആ നിരോധ ത്തിന് ആധാരമായി അല്ലാഹു ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങൾ ഇന്നത്തെ സന്താന നിയന്ത്രണത്തിലും കാണാവുന്നതാണ്. സന്താന നിയന്ത്രണം നിർബന്ധപൂർവം നടപ്പി ലാക്കിയ ചില പരിഷ്കൃത രാജ്യങ്ങളിൽ ജനസംഖ്യ കുറയുകയും പിൽക്കാലത്ത് കൂടു പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നതും ഇത്ത രുണത്തിൽ സ്മരണീയമാണ്. (റ) പറയുന്നു: പാപത്തിൽ വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണെന്ന് ഞാൻ നബി ˜ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "നിന്നെ സൃഷ്ടിച്ചത് അല്ലാ ഹുവായിരിക്കെ, അവന് നീ സമന്മാരെ ഏർപ്പെടുത്തലാകുന്നു'. പിന്നെ ഏതെന്ന് ചോദി ച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "നിന്റെ സന്താനം നിന്നോടൊപ്പം ഭക്ഷണം കഴിക്കുമെന്ന് നീ കൊല്ലലാകുന്നു.' പിന്നെ ഏതാണെന്ന് ചോദിച്ചപ്പോൾ അവി ടുന്നു പറഞ്ഞു: "നിന്റെ അയൽക്കാരന്റെ പത്നിയെ നീ വ്യഭിചരിക്കുകയാണ്.' (ബു:മു) സൂറഃ ആയത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ച സംഗതികൾ ഇവിടെയും ഓർമിക്കുക.
17:32وَلَا تَقۡرَبُواْ ٱلزِّنَىٰٓۖ إِنَّهُۥ كَانَ فَٰحِشَةٗ وَسَآءَ سَبِيلٗا
(32) നിങ്ങൾ വ്യഭിചാരത്തെ സമീ പിക്കുകയും ചെയ്യരുത്. നിശ്ചയ മായും അത് ഒരു നീചവൃത്തിയാ കുന്നു; വളരെ ദുഷിച്ച മാർഗവുമാണ്. (32) നിങ്ങൾ സമീപിക്കുക (അടുക്കുക) യും ചെയ്യരുത് വ്യഭിചാ രത്തെ നിശ്ചയമായും അത് ആകുന്നു ഒരു നീചവൃത്തി അത് വളരെ ദുഷിച്ചതുമാണ് മാർഗം. വ്യഭിചരിക്കരുത് എന്ന് പറയാതെ, അതിനെ സമീപിക്കരുതെന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. വളരെ ശ്രദ്ധേയമാണിത്. വ്യഭിചാരത്തിലേക്ക് നയിക്കുന്നതോ, അതിന് വഴിവെ ക്കുന്നതോ ആയ എല്ലാ കാര്യവും വർജ്ജിക്കണമെന്നാണിതിന്റെ താൽപര്യം. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്ലാമിൽ വിരോധിക്കപ്പെട്ടിരിക്കുന്നതും അത്കൊണ്ടു തന്നെയാകുന്നു. അനിയന്ത്രിതമായ സ്ത്രീ പുരുഷ സമ്പർക്കങ്ങൾക്കും പ്രേമ പ്രകടനങ്ങൾക്കും പരിഷ്കാരത്തിന്റെയും, പുരോഗ മനത്തിന്റെയും പേരു നൽകി പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വ്യഭിചാരം ഒരു വൻകുറ്റമായി ഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്. പക്ഷേ, കാല ദേശങ്ങളുടെയോ, ജനാഭിലാഷങ്ങളുടെയോ വ്യത്യാസം കൂടാതെ എക്കാലത്തും വ്യഭി ചാരം വളരെ നീചവും നിന്ദ്യവുമായ ഒരു മഹാപാപമായിട്ടാണ് അല്ലാഹു കണക്കാക്കു ന്നത്. ഈ വചനത്തിലും, അടുത്ത ചില വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട എല്ലാ വിഷയ ങ്ങളെപ്പറ്റിയും കഴിഞ്ഞ സൂറത്തുകളിലും, താഴെ സൂറത്തുകളിലുമായി കൂടുതൽ വിവ രങ്ങൾ കാണാവുന്നതുകൊണ്ട് ഇവിടെ ഓരോന്നിനെയും പറ്റി കൂടുതലൊന്നും വിവരി ക്കുന്നില്ല.
17:33وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۗ وَمَن قُتِلَ مَظۡلُومٗا فَقَدۡ جَعَلۡنَا لِوَلِيِّهِۦ سُلۡطَٰنٗا فَلَا يُسۡرِف فِّي ٱلۡقَتۡلِۖ إِنَّهُۥ كَانَ مَنصُورٗا
(33) അല്ലാഹു (കൊല) നിഷിദ്ധ മാക്കിയ (അഥവാ പരിപാവനമാ ക്കിയ) ദേഹത്തെ (ആളെ) ന്യായപ്ര കാരമല്ലാതെ നിങ്ങൾ കൊല്ലുകയും ആരെങ്കിലും കൊല്ലപ്പെടു ന്നപക്ഷം, അവന്റെ കൈകാര്യക്കാ രന് നാം ഒരധികാരം ഏർപ്പെടുത്തി ക്കൊടുത്തിട്ടുണ്ട്. എന്നാലവൻ കൊലയിൽ അതിര് കവിഞ്ഞുപോക രുത്. നിശ്ച യമായും, അവൻ സഹാ യിക്കപ്പെടുന്നവനാകുന്നു. (33) നിങ്ങൾ കൊല്ലുകയും ചെയ്യരുത് ദേഹത്തെ, ആത്മാവിനെ നിഷിദ്ധമാക്കിയതായ, പരിപാവനമാക്കിയ അല്ലാഹു പ്രകാരമല്ലാതെ ആരെങ്കിലും കൊല്ലപ്പെട്ടാൽ അക്രമിക്ക പ്പെട്ടവനായിക്കൊണ്ട് എന്നാൽ തീർച്ചയായും നാം ആക്കി (ഏർപ്പെടുത്തി) യിട്ടുണ്ട് അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് ഒരു അധികാരം, ശക്തി എന്നാലവൻ അമിതമാക്കരുത് കൊലയിൽ നിശ്ചയമായും അവനാകുന്നു സഹായിക്കപ്പെടുന്നവൻ. കൊലക്കുപകരം കൊലയായോ, കൊലശിക്ഷ വിധിക്കപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ യായോ അല്ലാതെ മറ്റു തരത്തിലുള്ള കൊലകളൊന്നും പാടില്ലെന്നാണ് (ന്യായ പ്രകാരമല്ലാതെ) എന്ന് പറഞ്ഞതിന്റെ താൽപര്യമെന്ന് 151-ാം വചന ത്തിൽ വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ന്യായപ്രകാരമല്ലാതെ അക്രമമായി ആരെങ്കിലും കൊല്ല പ്പെടുന്നതായാൽ അയാളുടെ അടുത്ത ബന്ധുക്കൾക്ക് പ്രതികാര നടപടി എടുക്കുവാൻ അധികാരമുണ്ടെന്നും, ആ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കയ്യേറ്റം ചെയ്തോ, പ്രതികാരത്തിന്റെ രൂപത്തിൽ കാഠിന്യം കൂട്ടിയോ മറ്റോ അതിരു കവിഞ്ഞു പോകുവാൻ പാടില്ലെന്നും അല്ലാഹു അറിയിക്കുന്നു. വിശദീകരണം സൂറഃ അൽബക്വറഃ 178-ലും 92, 93ലും 32ലും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. (നിശ്ചയമായും അവൻ സഹായിക്കപ്പെട്ടവനാകുന്നു) എന്ന് പറഞ്ഞത് കൊല്ലപ്പെട്ടവനെ ഉദ്ദേശിച്ചും, അവന്റെ കൈകാര്യക്കാരനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. തത്വത്തിൽ രണ്ടും ഒരുപോലെതന്നെ. വധിക്കപ്പെട്ടവന്റെ വധിച്ചവന്റെ ഭാഗത്തിനല്ലസഹായം നൽകപ്പെടേണ്ടതെന്ന് വ്യക്തമാണല്ലോ.
17:34–35وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ بِٱلۡعَهۡدِۖ إِنَّ ٱلۡعَهۡدَ كَانَ مَسۡـُٔولٗا
وَأَوۡفُواْ ٱلۡكَيۡلَ إِذَا كِلۡتُمۡ وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلٗا
(34) ഏറ്റവും നല്ലതേതോ അത നുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങൾ സമീപിക്കുകയും ചെയ്യരുത്; അവൻ അവന്റെ ശക്തി (പ്രായപൂർത്തി) പ്രാപിക്കുന്നതു വരെ. നിങ്ങൾ കരാറ് നിറവേറ്റുകയും ചെയ്യുവിൻ. നിശ്ചയമായും കരാർ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (35) നിങ്ങൾ അള(ന്നു കൊടു) ക്കുമ്പോൾ അളവ് പൂർത്തിയാക്കു കയും ചെയ്യുവിൻ. (കൃത്രിമമില്ലാതെ) ചൊവ്വിന്നിലകൊള്ളുന്ന കൊണ്ട് തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിൻ. അത് കൂടുതൽ ഗുണ(കര)വും, ഏറ്റവും നല്ല പര്യവ സാനമുള്ളതുമാണ്. (34) നിങ്ങൾ സമീപിക്കുകയും ചെയ്യരുത് സ്വത്തിനെ അനാ ഥയുടെ യാതൊന്നനുസരിച്ചല്ലാതെ അത് ഏറ്റം (കൂടുതൽ) നല്ല താണ് അവൻ എത്തുന്ന (പ്രാപിക്കുന്ന)തുവരെ അവന്റെ ശക്തി (പ്രായ പൂർത്തി) നിറവേറ്റുക (പൂർത്തിയാക്കുക)യും ചെയ്യുവിൻ കരാറിനെ, ഉട മ്പടിയെ നിശ്ചയമായും കരാർ ആകുന്നു ചോദ്യം ചെയ്യപ്പെടുന്നത്. (35) നിങ്ങൾ നിറവേറ്റുക (പൂർത്തിയാക്കുക) യും ചെയ്വിൻ അളത്തം നിങ്ങൾ അളന്നാൽ തൂക്കുകയും ചെയ്യുക ചൊവ്വായ, നേരെയുള്ള അത് ഗുണമാണ്, കൂടുതൽ നൻമയാണ് ഏറ്റം (അധികം) നല്ലതുമാണ് പര്യവസാനം ഏറ്റവും നല്ല മാർഗത്തിലൂടെയല്ലാതെ അനാഥയുടെ സ്വത്തിനെ സമീപിക്കരുത് എന്ന് പറഞ്ഞതിന്റെ താൽപര്യം സൂറഃ 152-ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കരാറുകൾ പാലിച്ചുവോ, അതിലെ നിശ്ചയങ്ങൾ നിറവേറ്റിയോ എന്നൊക്കെ അല്ലാഹു ചോദ്യം ചെയ്യുമെന്നത്രെ കരാറ് ചോദ്യം ചെയ്യപ്പെടുമെന്ന് പറ ഞ്ഞതിന്റെ സാരം. അളത്തത്തിലും തൂക്കത്തിലും കൃത്രിമം നടത്തി വല്ലതും വഞ്ചിക്ക പ്പെടുന്നപക്ഷം, തൽക്കാലം അതൊരു നേട്ടമായി തോന്നാമെങ്കിലും അതിന്റെ ഭാവി നഷ്ടത്തിലാണ് കലാശിക്കുകയെന്നും, രണ്ടിലും കൃത്യം പാലിക്കുന്നതുമൂലം ഇഹ ത്തിലും പരത്തിലും നൻമയും അഭിവൃദ്ധിയും ഉണ്ടായിത്തീരുമെന്നുമാണ് അവസാനം പറഞ്ഞതിന്റെ താൽപര്യം.
17:36وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَـٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا
(36) നിനക്ക് അറിവില്ലാത്തതിനെ നീ പിൻതുടരുകയും ചെയ്യരുത്. നിശ്ചയമായും കേൾവിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (36) നീ പിന്തുടരുകയും ചെയ്യരുത് ഇല്ലാത്തതിനെ നിനക്ക് അതിനെപ്പറ്റി ഒരറിവും, അറിവ് നിശ്ചയമായും കേൾവി കാഴ്ചയും ആകുന്നു അതി നെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നത്. ശരിയായ അറിവ് ലഭിക്കാതെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും, ഊഹത്തെയും ധാരണയെയും അടിസ്ഥാനമാക്കി കാര്യങ്ങൾ നിർണയിക്കുന്നതും ഈ വചനംമൂലം അല്ലാഹു വിരോധിക്കുന്നു. വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാണിത്. ഊഹം പല പ്പോഴും തെറ്റായിരിക്കും. അല്ലാഹു പറയുന്നു: (ഊഹത്തിൽ മിക്കതിനെയും നിങ്ങൾ വർജിക്കുവിൻ. നിശ്ചയമായും, ഊഹത്തിൽ ചിലത് കുറ്റകരമായിരിക്കും (49:12) വീണ്ടും പറയുന്നു: (നിശ്ചയ മായും, ഊഹം യാഥാർഥ്യത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല. (53:28). നബി ˜ പറയുന്നു: (നിങ്ങൾ ഊഹത്തെ സൂക്ഷിക്കുവിൻ. കാരണം ഊഹം വർത്തമാനത്തിൽവെച്ച് ഏറ്റം കളവായതാകുന്നു. (ബു.) വേറൊരു ഹദീഥിൽ നബി ˜ പറയുന്നു: ഏൾഞ്ഞഥഞ ഗ്നട്ടക്ഷല ("ആളുകൾ പറയുന്നു' വെന്നു ള്ളത് മനുഷ്യന്റെ വളരെ ദുഷിച്ച വാഹനമാകുന്നു (ദാ.) അതായത്, തക്കതായ അറിവ്കൂടാതെ, കേട്ടുകേൾവിയെ അടിസ്ഥാനമാക്കി വല്ലതും പറയുകയും, "ആളുകൾ അങ്ങിനെ പറയുന്നു' വെന്നും മറ്റും പറഞ്ഞു ഉത്തരവാദിത്വം അന്യരുടെ മേൽവെച്ചു കെട്ടുകയും ചെയ്യുന്നത് വളരെ ദുഷിച്ച സമ്പ്രദായമാണെന്ന് സാരം. കാതുകൊണ്ട് കേട്ടും കണ്ണുകൊണ്ട് കണ്ടും, ഹൃദയംകൊണ്ട് ചിന്തിച്ചും ഇങ്ങിനെ മൂന്നു വിധത്തിലാണല്ലോ കാര്യങ്ങളെപ്പറ്റി ശരിയായ അറിവ് സമ്പാദിക്കുക. അതതിനെ ഉപയോഗിക്കേണ്ട പ്രകാരം ഉപയോഗിച്ചുവോ ഇല്ലേ, എന്തിലെല്ലാമാണ് ഉപയോഗിച്ചത് എന്നിത്യാദി സംഗതികളെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ഈ ചോദ്യം ചെയ്യപ്പെടൽ ഒരർഥത്തിൽ ഇവിടെ വെച്ചുതന്നെ ഉണ്ടാവാമെ ങ്കിലും, യഥാർഥത്തിൽ അത് നടക്കുക പരലോകത്തുവെച്ചായിരിക്കും. അതെ, നാവും കയ്യും, കാലുമെല്ലാം സാക്ഷ്യം വഹിക്കുന്ന ആ ദിവസത്തിൽ. ( ) എന്നാൽ, മുഴുവൻ കാര്യങ്ങളിലും മനുഷ്യന് ശരിയായ അറിവ്-അഥവാ ഉറപ്പായ വിവരംസാധ്യമല്ലെന്നും, ഉറപ്പായ അറിവ് ലഭിക്കുവാൻ മാർഗമില്ലാത്ത പല കാര്യങ്ങ ളുമുണ്ടെന്നും തീർച്ചയാണ്. അപ്പോൾ, ഉറപ്പായ അറിവ് ലഭിക്കുവാൻ സാധ്യമാകുന്ന വിഷയങ്ങളെപ്പറ്റിയാണ് ഇവിടെ പ്രസ്താവിക്കുന്നതെന്ന് വ്യക്തമാകുന്നു. അത് കൊ ണ്ടാണ്, മൗലികമായതും, വിശ്വാസപരമായതുമായ കാര്യങ്ങളിലും, സ്പഷ്ടമായ തെളി വുകളുള്ള വിഷയങ്ങളിലും ജ്ഞദ്ധഷ (ഉറപ്പായ അറിവ്) ഉണ്ടായിരിക്കൽ നിർബന്ധമാണെന്നും, ഭിന്നാഭിപ്രായത്തിന് സാധ്യതയുള്ള ശാഖാപരവും, അനുഷ്ഠാനപരവുമായ വിഷയങ്ങ ളിൽ ഉറപ്പായ അറിവുണ്ടായിരിക്കൽ നിർബന്ധമില്ലെന്നും പണ്ഡിതൻമാർ പറയുന്നത്. ഇതുസംബന്ധിച്ച വിശദവിവരങ്ങളുടെ സ്ഥാനം "ഉസ്വൂലി' ന്റെ (മതനിദാന ശാസ്ത്ര ങ്ങളുടെ) ഗ്രമ്ലങ്ങളാകുന്നു.
17:37وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولٗا
(37) നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ച (കീറി) പിളർക്കുകയില്ലതന്നെ; നീളത്തിൽ നീ മലകളോളം എത്തുകയുമില്ല തന്നെ. (37) നീ നടക്കുകയും ചെയ്യരുത് ഭൂമിയിൽ അഹന്തയായി നിശ്ചയമായും നീ നീ കീറുക (പിളർക്കുകചീന്തുക)യേ ഇല്ല ഭൂമിയെ പർവതങ്ങളോളം നീളത്തിൽ, നീളംകൊണ്ട് നടത്തത്തിലും പെരുമാറ്റത്തിലും അഹന്തയും അഹങ്കാരവും പ്രകടിപ്പിക്കുന്നതിനെ അല്ലാഹു വളരെ ഗൗരവപൂർവം വിരോധിക്കുന്നു. നീ എത്രതന്നെ അഹന്ത കാണിച്ചാലും ഭൂമിയെ പിളർക്കുവാനോ, വലുപ്പംകൊണ്ട് മലകളോളം എത്തുവാനോ നിനക്ക് സാധ്യ മല്ലെന്ന് അത്തരക്കാരെ പരിഹസിക്കുകയും ചെയ്യുന്നു. അവരോട് അല്ലാഹുവിനുള്ള കടുത്ത വെറുപ്പാണിത് കാണിക്കുന്നത്. ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുള്ളതായി ഇബ്നുകഥീർ (റ) ഉദ്ധരിച്ചിരിക്കുന്നു: "അല്ലാഹുവിന് ആരെങ്കിലും താഴ്മ കാണിച്ചാൽ, അല്ലാഹു അവനെ ഉയർത്തുന്നതാണ്. അവൻ തന്റെ മനിൽ ജനങ്ങ ളുടെ അടുക്കൽ വലിയവനുമായിരിക്കും. ആരെങ്കിലും ഗർവ്വ്നടിച്ചാൽ അല്ലാഹു അവനെ താഴ്ത്തുന്നതാണ്. അവൻ തന്റെ മനിൽ വലിയവനും ജനങ്ങളുടെ അടുക്കൽ രനുമായിരിക്കും. എത്രത്തോളമെന്നാൽ, അവൻ അവരുടെ അടുക്കൽ നായയെക്കാളും പന്നിയെക്കാളും
17:38–39كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكۡرُوهٗا
ذَٰلِكَ مِمَّآ أَوۡحَىٰٓ إِلَيۡكَ رَبُّكَ مِنَ ٱلۡحِكۡمَةِۗ وَلَا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلۡقَىٰ فِي جَهَنَّمَ مَلُومٗا مَّدۡحُورًا
(38) (മേൽപറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചത് (ഒക്കെയും) നിന്റെ റ∫ിന്റെ അടു ക്കൽ വെറുക്കപ്പെട്ടതാകുന്നു. (39) അത് (ഒക്കെയും) നിന്റെ റ∫് വിജ്ഞാനമായി നിനക്ക് "വഹ്യ്' (സന്ദേശം) നൽകിയ തിൽപെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏർപ്പെടുത്തു കയും ചെയ്യരുത്; എന്നാൽ, കുറ്റപ്പെ ടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവ നായും കൊണ്ട് നീ "ജഹന്നമി'ൽ (നരകത്തിൽ) ഇടപ്പെടും. (38) അതെല്ലാം ആകുന്നു അതിൽ ദുഷിച്ചത് നിന്റെ റ∫ിന്റെ അടുക്കൽ വെറുക്കപ്പെട്ടത് (39) അത് വഹ്യ് നിന്റെ റ∫് വിജ്ഞാ നത്തിൽ (തത്വത്തിൽ) നിന്ന് നീ ആക്കുക (ഏർപെടുത്തുക)യും അരുത്. അല്ലാഹുവിന്റെ കൂടെ (ഒപ്പം) ആരാധ്യനെ, ദൈവത്തെ വേറെ എന്നാ ൽ നീ ഇടപ്പെടും ജഹന്നമിൽ കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി ആട്ടപ്പെട്ടവനായി 23-ാം വചനത്തിൽ അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കരുത് എന്ന് തുടങ്ങി ഇതേവരെയായി പല ഉപദേശ നിർദേശങ്ങളും, വിധിവിലക്കുകളും അല്ലാഹു നൽകുകയുണ്ടായി. അവയിലേക്ക് ചൂണ്ടിക്കൊണ്ട് അല്ലാഹു ഉണർത്തുകയാണ്: അവ യിൽ ചെയ്യരുതാത്തതും വിലക്കപ്പെട്ടതുമായ കാര്യങ്ങളെല്ലാം അല്ലാഹു ഇഷ്ടപ്പെടാ ത്തതും, അവൻ വെറുക്കുന്നതുമായ കാര്യങ്ങളാണ്; അതുകൊണ്ടാണവൻ അവ നിരോ ധിച്ചത്; ആകയാൽ അവയൊന്നും ചെയ്തു അല്ലാഹുവിന്റെ വെറുപ്പ് സമ്പാദിക്കരുത് എന്നൊക്കെ. അനന്തരം, മേൽപറഞ്ഞ കാര്യങ്ങൾ മുഴുവനും നബി ˜ മുഖാന്തരം ജനങ്ങൾക്ക്വേണ്ടി അല്ലാഹു അറിയിച്ചു തരുന്ന തത്വവിജ്ഞാനങ്ങളാണെന്ന് വീണ്ടും ഉണർത്തിയിരിക്കുന്നു. ഏറ്റവും ആദ്യമായി പ്രസ്താവിച്ച കാര്യം-അല്ലാഹുവിനെയ ല്ലാതെ ആരാധിക്കരുത് എന്നുള്ള ഏറ്റവും മൗലിക പ്രധാനമായ ഒരു വട്ടം കൂടി ഓർമിപ്പിക്കുകയും, ഈ ഉപദേശം വിലവെക്കാത്തപക്ഷം, കാരുണ്യ ത്തിന്റെയും അനുഭാവത്തിന്റെയും കണികപോലും ലഭിക്കാതെ കാലാകാല നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താക്കീത് ചെയ്കയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കല്പനകൾ മുഴുവനും കഴിവതും അനുസരിക്കുകയും അവന്റെ വിരോധങ്ങൾ മുഴു വനും വർജിക്കുകയും ചെയ്വാൻ അവൻ നമുക്ക് തൗഫീക്വ് നൽകട്ടെ. ആമീൻ.
17:40أَفَأَصۡفَىٰكُمۡ رَبُّكُم بِٱلۡبَنِينَ وَٱتَّخَذَ مِنَ ٱلۡمَلَـٰٓئِكَةِ إِنَٰثًاۚ إِنَّكُمۡ لَتَقُولُونَ قَوۡلًا عَظِيمٗا
(40) എന്നാൽ, (ഹേ, മുശ്രിക്കു കളേ,) നിങ്ങളുടെ റ∫് ആൺമക്കളെ ക്കൊണ്ട് നിങ്ങളെ പ്രത്യേകപ്പെടുത്തു കയും, മലക്കുകളിൽ നിന്ന് പെണ്ണു ങ്ങളെ (പെൺമക്കളെ) അവൻ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ? നിശ്ചയമായും, വമ്പിച്ച ഒരു വാക്ക് തന്നെയാണ് നിങ്ങൾ പറയുന്നത്! (40) എന്നാൽ (അപ്പോൾ) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേക പ്പെടുത്തി)വെച്ചിരിക്കയാണോ നിങ്ങളുടെ റ∫് ആൺമക്കളെ (പുത്രൻമാരെ)ക്കൊണ്ട് അവൻ ആക്കി (ഉണ്ടാക്കിസ്വീകരിച്ചു) വെച്ചിരിക്കുകയും മലക്കുകളിൽ നിന്ന് പെണ്ണുങ്ങളെ നിശ്ചയമായും നിങ്ങൾ പറയുകതന്നെ ചെയ്യുന്നു ഒരു വാക്ക് വമ്പിച്ചതായ മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് ജൽപിച്ചുകൊണ്ട് അവരെ ആരാ ധ്യദൈവങ്ങളാക്കി വെച്ചിരുന്ന മുശ്രിക്കുകളോടാണ് ഈ ചോദ്യം. നിങ്ങൾ പറഞ്ഞ പ്രകാരമാണെങ്കിൽ, മക്കളുടെ കൂട്ടത്തിൽ കൂടുതൽ ശ്രേഷ്ഠത കൽപിക്കപ്പെടുന്ന ആൺമ നീക്കിവെക്കുകയും, താണതരക്കാരായി ഗണിക്കപ്പെട്ടു വരുന്ന പെൺമക്കളെ അവൻ എടുത്തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നാണല്ലോ അതിന്റെ അർഥം. ഇതൊട്ടും നീതിയായില്ല. കളവ് പറയുന്നതിലും വേണ്ടേ അൽപമെ ങ്കിലും നീതി?! എന്ന് സാരം. (നിങ്ങൾക്ക് ആണും അവന് പെണ്ണുമാണോ? അങ്ങിനെയാണെങ്കിൽ അത് നീതികെട്ട ഒരു വിഭജന മാകുന്നു. (സൂറഃ അന്നജ്മ് 21,22) മറ്റുള്ള ശിർക്കിന്റെ വാദങ്ങളെ അപേക്ഷിച്ചു വളരെ കടുത്തതും നികൃഷ്ടമായതുമായ ഒരു വാദമാണിത്. അല്ലാഹുവിനെ സൃഷ്ടിസമാന മാക്കി താഴ്ത്തുക, അവന്റെ അവകാശം മറ്റുള്ളവർക്കും വകവെച്ചുകൊടുക്കുക, മലക്കു കളെ സ്ത്രീകളാക്കി സങ്കൽപിക്കുക, എന്നിട്ട് ഇല്ലാത്ത ആ സ്ത്രീകളെ അല്ലാഹുവിന്റെ മക്കളാക്കുകയും അവരെ ആരാധ്യരാക്കുകയും ചെയ്യുക ഇങ്ങിനെ പലതും. അതേ സമ യത്ത് അവർക്കൊരു പെൺകുട്ടിയുണ്ടായിത്തീർന്നാലോ? അങ്ങേയറ്റം വെറുപ്പും ലജ്ജയും. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് അവരോട് "നിങ്ങൾ വമ്പിച്ച ഒരു വാക്കുത ന്നെയാണ് പറയുന്നത്' ( ) എന്ന് അല്ലാഹു പറയുന്നത്. വിഭാഗം - 5
17:41وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِيَذَّكَّرُواْ وَمَا يَزِيدُهُمۡ إِلَّا نُفُورٗا
(41) അവർ ഉറ്റാലോചിക്കു വാൻവേണ്ടി തീർച്ചയായും, ഈ ക്വുർ ആനിൽ നാം (കാര്യങ്ങൾ) വിവിധ രൂപത്തിൽ വിവരിച്ചിട്ടുണ്ട്. അത വർക്ക് വിരണ്ടോട്ടമല്ലാതെ വർധിപ്പി ക്കുന്നില്ലതാനും! (41) തീർച്ചയായും ഉണ്ട് വിവിധ രൂപത്തിൽ വിവരിച്ചിട്ടുണ്ട് ഈ അവർ ഉറ്റാലോചിക്കുവാൻവേണ്ടി അത് വർധിപ്പി ക്കുന്നുമില്ല അവർക്ക് വിരണ്ടോട്ടമല്ലാതെ കാര്യങ്ങളെ വേണ്ടതുപോലെ വിവരിച്ചുകൊടുക്കാത്തത്കൊണ്ടല്ല അവർ വിശ്വസിക്കാതിരിക്കുന്നത്. ഉറ്റാലോചിക്കുന്നവർക്ക് ശരിക്കും മനിലാക്കുവാൻ സാധി ക്കുമാറ് എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ആവർത്തിച്ചു ഈ വിവരി ക്കുകതന്നെ ചെയ്തിട്ടുണ്ട്. പക്ഷേ, ആലോചിക്കുവാനും, ചിന്തിക്കുവാനും ഒരുക്കമി ല്ലാതെ വിരണ്ടോടുകയേ അവർ ചെയ്യുന്നുള്ളൂ.
17:42–43قُل لَّوۡ كَانَ مَعَهُۥٓ ءَالِهَةٞ كَمَا يَقُولُونَ إِذٗا لَّٱبۡتَغَوۡاْ إِلَىٰ ذِي ٱلۡعَرۡشِ سَبِيلٗا
سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوّٗا كَبِيرٗا
(42) (നബിയേ) പറയുക: അവർ (ഈ) പറയുന്നതുപോലെ അവനോ ടൊപ്പം (വേറെ) വല്ല ആരാധ്യരും ഉണ്ടായിരുന്നുവെങ്കിൽ, എന്നാൽ - സിംഹാസനാധിപന്റെ അടുക്കലേക്ക് അവർ വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു. (43) അവൻ മഹാപരിശുദ്ധൻ! അവർ പറഞ്ഞുകൊണ്ടിരുന്നതിനെ ക്കാൾ അവൻ ഉന്നതനാകുന്നു, വമ്പിച്ച ഉന്നതി. (42) നീ പറയുക ഉണ്ടായിരുന്നെങ്കിൽ അവനോടൊപ്പം (കൂടെ) വല്ല ആരാധ്യരും അവർ പറയുന്നതുപോലെ എന്നാൽ, അപ്പോൾ അവർ തേടുക (അന്വേഷിക്കുക) തന്നെ ചെയ്യും അർശിന്റെ ഉടയവനിലേക്ക് (സിംഹാസനാധിപനിലേക്ക്) ഒരു മാർഗം, വല്ലവഴിയും (43) അവൻ മഹാപരിശുദ്ധൻ, അവനെ സ്തോത്രം ചെയ്യുന്നു അവൻ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു അവർ പറയുന്നതിനെക്കാൾ ഒരു ഉന്നതി, മേൻമ വലുതായ, വമ്പിച്ച ഏത് വസ്തുക്കളെ ദൈവമാക്കി ആരാധിച്ചുവരുന്നവരും ആ വസ്തുക്കളെ സാക്ഷാൽ സ്രഷ്ടാക്കളായോ, ലോകത്തിന്റെ സർവാധികാരികളായ കൈകാര്യകർത്താക്കളായോ ഗണിക്കുന്നില്ല. അല്ലാഹുവിങ്കലേക്കുള്ള ശുപാർശക്കാരും, അവന്റെ സാമീപ്യം സിദ്ധി ക്കുവാനുള്ള മദ്ധ്യസ്ഥൻമാരുമായേ അവയെ കണക്കാക്കുന്നുള്ളൂ. എന്നിരിക്കെ, അവ യെല്ലാം ആരാധ്യവസ്തുക്കളാണെന്ന് സങ്കൽപിച്ചാൽ തന്നെയും അവയൊക്കെ സർവാ ധിനാഥനായ അല്ലാഹുവിന്റെ സഹായവും സാമീപ്യവും ആവശ്യമുള്ളവരും അവനെ ആശ്രയിക്കേണ്ടുന്നവരുമാണല്ലോ. അപ്പോൾ, അല്ലാഹുവിനെ ആശ്രയിക്കാതിരിക്കുവാൻ നിർവാഹമില്ലാത്ത അവയെ ആരാധിക്കുന്നതിന് എന്താണർഥം?! അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് അവന്റെ സഹായവും സാമീപ്യവും നേർക്കുനേരെയങ്ങു തേടുക യല്ലേ ഇവർ ചെയ്യേണ്ടത്?! തങ്ങളുടെ ആരാധ്യവസ്തുക്കൾക്ക് അല്ലാഹുവിങ്കൽ ഉണ്ടെന്ന് ഇവർ വാദിച്ചുവരുന്ന എല്ലാ സങ്കൽപങ്ങളിൽ നിന്നും എത്രയോ പരിശുദ്ധനും ഉന്നത നുമത്രേ അല്ലാഹു എന്ന്സാരം.
17:44تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
(44) ഏഴ് ആകാശങ്ങളും ഭൂമിയും, അവയിലുള്ളവരും അവന് "തസ്ബീഹ്' (സ്തോത്രകീർത്തനം) ചെയ്യുന്നു. ഒരു വസ്തുവും തന്നെ, അവനെ സ്തുതിച്ചുകൊണ്ട് അവന് "തസ്ബീഹ്' (സ്തോത്രകീർത്തനം) ചെയ്യാതെയില്ല. എങ്കിലും, അവരുടെ "തസ്ബീഹ്' നിങ്ങൾക്ക് മനിലാവു കയില്ല. നിശ്ചയമായും, അവൻ സഹ നശീലനും, വളരെ പൊറുക്കുന്നവനു മാകുന്നു. (44) തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യുന്നു അവന് ആകാശങ്ങൾ ഏഴ് ഭൂമിയും അവയിലുള്ളവരും ഇല്ല, ഇല്ല താനും ഒരു വസ്തുവും തന്നെ തസ്ബീഹ് ചെയ്യാതെ, സ്തോത്ര കീർത്തനം നടത്താതെ അവനെ സ്തുതിച്ചുകൊണ്ട് എങ്കിലും നിങ്ങൾക്ക് മനിലാവില്ല അവരുടെ തസ്ബീഹ് നിശ്ചയമായും അവ നാകുന്നു സഹനശീലൻ വളരെ പൊറുക്കുന്നവൻ. ആകാശഭൂമികളും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുവിനെ സ്തുതിക്കു കയും അവന് സ്തോത്രകീർത്തനം നടത്തുകയും ചെയ്തുവരുന്നുണ്ടെന്നും, പക്ഷേ, മനുഷ്യരായ നിങ്ങൾക്കത് ഗ്രഹിക്കുവാൻ കഴിയുകയില്ലെന്നും അല്ലാഹു ഈ വചന ത്തിൽ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു. ഓരോ വസ്തുവിന്റെയും സ്തോത്രകീർത്ത നരൂപത്തെപ്പറ്റി ഗ്രഹിക്കുവാൻ കഴിയാത്ത സ്ഥിതിക്ക് ഇനി അതിന്റെത് ഇന്നിന്നപ്രകാര ത്തിലായിരിക്കുമെന്ന് ആർക്കും അഭിപ്രായം പറയുവാൻ നിവൃത്തിയില്ല. അല്ലാഹുവിന്റെ മഹത്വത്തിനും ഏകത്വത്തിനും അവ സാക്ഷ്യം വഹിക്കുന്നുവെന്നോ, ഓരോ വസ്തുവും ചില പ്രകൃതി നിയമങ്ങൾക്ക് വിധേയമായിരിക്കുകയാണെന്നോ അതിന് വ്യാഖ്യാനം നൽകി തൃപ്തി അടയുന്നതും ശരിയല്ല. ഓരോ വസ്തുവും അതതിൽ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഹംദും തസ്ബീഹും (സ്തുതിയും സ്തോത്രകീർത്തനവും) നടത്തുന്നുവെന്നും, ബുദ്ധിജീവികളുടെയെന്നപോലെതന്നെ, അല്ലാത്തവയുടെയും ഹംദും, തസ്ബീഹും അതിനോട് യോജിക്കുന്ന വിധത്തിലായിരിക്കുമെന്നും, ബുദ്ധിജീ വികളുടെ ഹംദ്തസ്ബീഹുകളിൽ ഇഷ്ടാനുസരണമുള്ളതും ഇഷ്ടാനുസരണമല്ലാ ത്തതും കൂടിയുണ്ടാവുമെന്നും നമുക്ക് മൊത്തത്തിൽ മനിലാക്കാവുന്നതാണ്. രാവും പകലും മലക്കുകൾ അല്ലാഹുവിന് തസ്ബീഹ് നടത്തുന്നു. (21:20); പർവത ങ്ങളും പറവകളും തസ്ബീഹ് നടത്തുന്നു. (21:79) ഇഷ്ടാനുസരണമോ, നിർബന്ധ പൂർവമോ ആകാശഭൂമികളിലുള്ളവർ അല്ലാഹുവിന് സുജൂദ് ചെയ്യുന്നു; രാവിലെയും വൈകുന്നേരവും അവരുടെ നിഴലുകളും ചെയ്യുന്നു. (13:15) ആകാശഭൂമികളിലുള്ള എല്ലാ ജീവികളും, മലക്കുകളും സുജൂദ് ചെയ്യുന്നു. (16:49) എന്നിങ്ങനെ പല പ്രസ്താവന കളും കാണാം. നബി ˜ യൊന്നിച്ചു ഭക്ഷണം കഴിച്ചപ്പോൾ ഭക്ഷണം തസ്ബീഹ് നടത്തുന്നത് സ്വഹാബികൾ കേൾക്കയുണ്ടായെന്നും, നബി ˜ പ്രസം ഗിക്കുവാൻ ഒരു "മിമ്പർ' (പ്രസംഗപീഠം) ഉണ്ടാക്കിയപ്പോൾ അത്വരെ നബി ˜ ചാരി നിന്ന് പ്രസംഗിക്കാറുണ്ടായിരുന്ന ഒരു ഈന്തത്തടി തേങ്ങിക്കരയുകയുണ്ടായെന്നും, മക്കയിൽ നബി ˜ ഒരു കല്ല് സലാം പറഞ്ഞിരുന്നുവെന്നും, നബി ˜ യുടെ കൈയിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചെയ്യുകയുണ്ടായെന്നും മറ്റും പ്രബലങ്ങളായ ഹദീഥുക ളിലും വന്നിട്ടുണ്ട്. ഓരോ ജീവവർഗത്തിനും അതിന്റെതായ ചില പ്രത്യേക ഗ്രഹണശ ക്തികളുണ്ടെന്നും ചില പ്രത്യേക ശബ്ദങ്ങളോ ചേഷ്ടകളോ വഴി അവയുടെ ഇംഗിത ങ്ങൾ അവ കാണിക്കാറുണ്ടെന്നും ഇന്നത്തെ ജന്തുശാസ്ത്രജ്ഞൻമാർ സിദ്ധാന്തിക്കു കയും ചെയ്യുന്നു. അത്രയുമല്ല, സസ്യങ്ങൾക്ക് ഗാനാലാപങ്ങൾമൂലം ചില പ്രതികരണ ങ്ങൾ ഉണ്ടാകാറുണ്ടെന്നുപോലും ശാസ്ത്രജ്ഞൻമാർ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ പല വസ്തുക്കളിലും മുമ്പ് മനുഷ്യർക്ക് അജ്ഞാതവും ദുരൂഹ വുമായിരുന്ന പല രഹസ്യങ്ങളും അടങ്ങിയിട്ടുള്ളതായി ഇതിനകം കണ്ടുപിടിക്കപ്പെട്ടു കണ്ടുപിടിക്കപ്പെടുകയും ചെയ്തേക്കാം. എങ്കിലും എല്ലാ വസ്തുക്കളിലും അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള രഹസ്യങ്ങൾ പരിപൂർണ മായി അറിയുവാൻ മനുഷ്യർക്കോ മനുഷ്യശാസ്ത് രങ്ങൾക്കോ കഴിയുകയില്ലെന്ന് തീർത്തും പറയാം. മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് താഴെ 85-ാം വചനത്തിൽ അല്ലാഹു പറയുന്നു: (അറിവിൽ നിന്ന് അൽപമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല) ലോകാവസാനം വരെ മനുഷ്യർക്ക് ലഭിക്കുന്ന അറിവുക ളെല്ലാം ഈ "അൽപമായ' അറിവിന്റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്നതാകുന്നു. ആ പരിധിക്ക് പുറമെയുള്ളതത്രെ ഈ തസ്ബീഹും, ഹംദും, സുജൂദുമൊക്കെ. മറ്റു പല സ്ഥലങ്ങളിലുമെന്നപോലെ "ഏഴ് ആകാശങ്ങൾ' എന്ന് അല്ലാഹു ഇവി ടെയും പറഞ്ഞിരിക്കുന്നു. ഈ ഏഴിനെപ്പറ്റി മുമ്പും പിമ്പുമുള്ള സൂറത്തുകളിൽ ഒന്നി ലധികം സന്ദർഭങ്ങളിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
17:45–46وَإِذَا قَرَأۡتَ ٱلۡقُرۡءَانَ جَعَلۡنَا بَيۡنَكَ وَبَيۡنَ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ حِجَابٗا مَّسۡتُورٗا
وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِذَا ذَكَرۡتَ رَبَّكَ فِي ٱلۡقُرۡءَانِ وَحۡدَهُۥ وَلَّوۡاْ عَلَىٰٓ أَدۡبَٰرِهِمۡ نُفُورٗا
(45) (നബിയേ) നീ വായിക്കുന്നതായാൽ, നിന്റെയും, പര ലോകത്തിൽ വിശ്വസിക്കാത്തവരു ടെയും ഇടയിൽ മറക്കപ്പെട്ട ധ ദൃശ്യമ ല്ലാത്ത പ ഒരു മറയെ നാം ഏർപ്പെടു ത്തുന്നതാണ്. (46) അത് ഗ്രഹിക്കുന്നതിന് (തട മായി) അവരുടെ ഹൃദയങ്ങളുടെ മേൽ നാം ചില മൂടികളും അവരുടെ കാതുകളിൽ ഒരു (തരം) ഭാരവും നാം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ്. നിന്റെ റ∫ിനെ (കുറിച്ച്) മാത്രം നീ പ്രസ്താവിച്ചാൽ അവർ വിറളിയെടുത്തു തങ്ങളുടെ പിൻപുറങ്ങളിലായി തിരിഞ്ഞുപോകു ന്നതാണ്. (45) നീ വായിച്ചാൽ, ഓതിയാൽ നാം ആക്കും, ഏർപ്പെടുത്തുന്നതാണ് നിന്റെ ഇടയിൽ യാതൊരുവരുടെ ഇടയിലും അവർ വിശ്വസിക്കുന്നില്ല പരലോകത്തിൽ ഒരു മറ മറ ക്കപ്പെട്ടതായ (46) നാം ആക്കുക (ഏർപ്പെടുത്തുക)യും ചെയ്യും അവരുടെ ഹൃദയങ്ങളുടെമേൽ ചില മൂടികളെ അവരതിനെ ഗ്രഹിക്കു ന്നതിന് (തട മായി) അവരുടെ കാത് (ചെവി)കളിലും ഒരു ഭാരം, കട്ടി റ∫ിനെ അവനെ മാത്രം, ഏകനായി അവർ തിരിഞ്ഞുപോകുന്നതാണ് അവ രുടെ പിൻപുറങ്ങളിലായി (പിന്നോക്കം) വിരണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച് പരലോകത്തിൽ വിശ്വാ സമില്ലാത്ത ആ അവിശ്വാസികൾ കേട്ടാൽ അതി ലേക്ക് ശ്രദ്ധിക്കുകയോ, ചെവികൊടുക്കുകയോ ചെയ്യാത്തവിധം അവർക്കും നബി ˜ ക്കുമിടയിൽ അദൃശ്യമായ ഒരുതരം മറ അല്ലാഹു ഏർപ്പെടുത്തും. അഥവാ അവ രുടെ അവിശ്വാസം അതിന് അവർക്ക് തട മായിരിക്കും. അതുകൊണ്ട് അവർ അതി ലേക്ക് ശ്രദ്ധകൊടുക്കുകയില്ല. അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചു പറഞ്ഞുകേൾക്കു ന്നത് അവർക്ക് വമ്പിച്ച വെറുപ്പാകുന്നു. അത് കേൾക്കുമ്പോഴേക്കും അവർ വിറളിപി ടിച്ചു പിന്നോക്കം തിരിഞ്ഞോടുകയാണ് ചെയ്യുക എന്ന് സാരം. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "അല്ലാഹുവിനെക്കുറിച്ച് മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പരലോക ത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാണ്. അവന് പുറമെ യുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോൾ അവരതാ സന്തോഷം പ്രകടിപ്പിക്കു കയും ചെയ്യുന്നതാണ്!' (സുമർ : 45)
17:47–48نَّحۡنُ أَعۡلَمُ بِمَا يَسۡتَمِعُونَ بِهِۦٓ إِذۡ يَسۡتَمِعُونَ إِلَيۡكَ وَإِذۡ هُمۡ نَجۡوَىٰٓ إِذۡ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا
ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَالَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا
(47) അവർ നിന്നിലേക്ക് (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോൾ അവർ യാതൊന്നിനെപ്പറ്റി ചെവികൊ ടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവർ സ്വകാര്യം പറയുന്നവരായിരിക്കു മ്പോഴും-അതായത്, "മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങൾ പിൻപറ്റുന്നില്ല' എന്ന് ആ അക്രമികൾ പറയുന്ന സന്ദർഭം- (നാം നല്ല വണ്ണം അറിയുന്നവനാണ്) (48) (നബിയേ) നോക്കൂ: എങ്ങി നെയാണ് അവർ നിനക്ക് ഉപമകൾ വിവരിച്ചതെന്ന്! അങ്ങനെ, അവർ വഴിപിഴച്ചുപോയിരിക്കുന്നു; എനി, അവർക്ക് ഒരു മാർഗവും (പ്രാപി ക്കുക) സാധ്യമാകുകയില്ല. (47) നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് യാതൊന്നിനെ പ്പറ്റി, ഏതൊന്നു നിമിത്തം (എന്ന്) അവർ ചെവികൊടുക്കുന്നു അത്കൊണ്ട്, അത് നിമിത്തം, അതിനെപ്പറ്റി അവർ ചെവികൊടുക്കുമ്പോൾ, (ശ്രദ്ധിച്ചു കേൾക്കുന്ന സന്ദർഭം) നിന്നിലേക്ക് അവരായിരിക്കുമ്പോഴും, അവരാകുന്ന പറയുന്നവർ അതായത് പറയുമ്പോൾ അക്രമികൾ നിങ്ങൾ പിൻപറ്റുന്നില്ല (എന്ന്) ഒരു പുരുഷനെ യല്ലാതെ മാരണം ചെയ്യപ്പെട്ട (ബാധിച്ച) (48) നോക്കുക അവർ എങ്ങിനെ ആക്കി (വിവരിച്ചു) നിനക്ക്, തനിക്ക് ഉപമകളെ അങ്ങനെ അവർ വഴിപിഴച്ചു എനി അവർക്ക് സാധിക്കുകയില്ല ഒരു മാർഗവും മുശ്രിക്കുകൾ ചിലപ്പോൾ, നബി ˜ ഓതുന്നത് രഹസ്യമായി ചെവി യോർത്തുകൊണ്ടിരിക്കും. കാര്യം ഗ്രഹിക്കുവാനോ, സത്യം മനിലാക്കുവാനോ വേണ്ടി യല്ല. പരിഹാസത്തിനും നിഷേധത്തിനും വല്ല മാർഗവും കണ്ടെത്തുവാൻ വേണ്ടിമാത്രം. പിന്നീട്, ഇവന് ആരോ മാരണം ചെയ്തിരിക്കുകയാണ്, ഇവന്റെ ബുദ്ധി ഭ്രമിച്ചുപോയി രിക്കുന്നു, ഇവനെ പിൻപറ്റുന്നതിന്റെ അർഥം ഭ്രാന്തനെ പിൻപറ്റുക എന്നാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യും. അവരുടെ ഈ ഗൂഢപ്രവർത്തനങ്ങളും, അതിന് അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളുമൊക്കെ അല്ലാഹുവിന്ന് നന്നായറിയാം എന്നത്രെ ആദ്യത്തെ വചനത്തിൽ പറഞ്ഞതിന്റെ സാരം. നബി ˜ യെപ്പറ്റി മാരണം ബാധിച്ചവൻ, ഗണിതക്കാരൻ, ഭ്രാന്തൻ, മാരണക്കാരൻ, കവി എന്നിങ്ങനെ പലതും അവർ പറയാറു ള്ളതിനെപ്പറ്റിയാണ് രണ്ടാമത്തെ വചനത്തിൽ പരാമർശിച്ചിരിക്കുന്നത്.
17:49–51وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدٗا
۞قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا
أَوۡ خَلۡقٗا مِّمَّا يَكۡبُرُ فِي صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِي فَطَرَكُمۡ أَوَّلَ مَرَّةٖۚ فَسَيُنۡغِضُونَ إِلَيۡكَ رُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبٗا
(49) അവർ പറയുകയാണ്: "നാം എല്ലുകളും തുരുമ്പുകളും ആയി ത്തീർന്നിട്ടാണോ?- നിശ്ചയമായും നാം, ഒരു പുതിയ സൃഷ്ടിയായി (വീണ്ടും) എഴുന്നേല്പിക്കപ്പെടുന്നവ രാകുന്നു?!' (50) നീ പറയുക: "നിങ്ങൾ കല്ലോ, ഇരുമ്പോ, ആയിക്കൊള ളുക:- (51) അല്ലെങ്കിൽ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിൽ വലുതായി ത്തോന്നുന്ന (മറ്റു) വല്ല സൃഷ്ടിയോ (ആയിക്കൊള്ളുക). ധ നിങ്ങൾ എന്തു തന്നെ ആയിരുന്നാലും നിങ്ങൾ എഴു ന്നേൽപിക്കപ്പെടാതിരിക്കുകയില്ല പ അപ്പോൾ, (വഴിയെ) അവർ പറ ഞ്ഞേക്കും: "ആരാണ് നമ്മെ മട(ക്കി സൃഷ്ടി) ക്കുക?!' നിങ്ങളെ സൃഷ്ടിച്ചവൻ (തന്നെ)."അ പ്പോൾ, നിന്റെ നേരെ അവർ തങ്ങ ളുടെ തലയാട്ടിയേക്കും; അവർ പറ യുകയും ചെയ്യും: എപ്പോഴായിരിക്കും അത്?!' (49) അവർ പറയുകയാണ്, പറയുകയും ചെയ്യുന്നു നാം ആയി ത്തീർന്നിട്ടാണോ എല്ലുകൾ തുരുമ്പും നമ്മളോ, നിശ്ചയമായും നാമോ എഴുന്നേൽപിക്കപ്പെടുന്നവർ (തന്നെ ആകുന്നു) ഒരു സൃഷ്ടിയായി പുതുതായ (50) നീ പറയുക നിങ്ങളായിരിക്കുക കല്ല് അല്ലെങ്കിൽ ഇരുമ്പ് (51) അല്ലെങ്കിൽ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും വലുതായിരിക്കുന്ന (വലുതായി തോന്നുന്ന) നിങ്ങളുടെ നെഞ്ചു (ഹൃദയം)കളിൽ അപ്പോൾ (എന്നാൽ) അവർ വഴിയെ പറഞ്ഞേക്കും നമ്മെ ആർ മടക്കും, ആർ നമ്മെ ആവർത്തിച്ചുണ്ടാക്കും നീ പറയുക നിങ്ങൾക്ക് പ്രകൃതം നൽകിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ) വൻ ഒന്നാം (ആദ്യ) പ്രാവശ്യം അപ്പോൾ (എന്നാൽ) അവർ ആട്ടും, ഇളക്കും നിന്റെ നേരെ, നിന്നിലേക്ക് അവരുടെ തലകളെ അവർ പറയുകയും ചെയ്യും എപ്പോഴാണ് അത് നീ പറയുക ആയേക്കാം അതായിരി ക്കുക അടുത്ത്, സമീപത്തിൽ
17:52يَوۡمَ يَدۡعُوكُمۡ فَتَسۡتَجِيبُونَ بِحَمۡدِهِۦ وَتَظُنُّونَ إِن لَّبِثۡتُمۡ إِلَّا قَلِيلٗا
(52) നിങ്ങളെ അവൻ വിളിക്കുന്ന ദിവസം അപ്പോൾ നിങ്ങൾ ഉത്തരം നൽകും (നൽകുന്ന) അവനെ സ്തുതിച്ചുകൊണ്ട്, അവന്റെ സ്തുതിയോടെ നിങ്ങൾ വിചാരിക്കുക (ധരി ക്കുകകരുതുക)യും ചെയ്യും നിങ്ങൾ താമസിച്ചിട്ടില്ല (എന്ന്) അൽപമ ല്ലാതെ, കുറച്ചൊഴികെ നീ പറയുക: അത് അടുത്ത് (തന്നെ) ആയേക്കാവുന്നതാണ്." (52) (അതെ) അവൻ നിങ്ങളെ വിളിക്കുകയും, അപ്പോൾ, അവനെ സ്തുതിച്ചുകൊണ്ട് നിങ്ങൾ (ആ വിളിക്ക്) ഉത്തരം നൽകുകയും ചെയ്യുന്ന ദിവസം; നിങ്ങൾ അൽപ മല്ലാതെ താമസിക്കുകയുണ്ടായിട്ടി ല്ലെന്ന് നിങ്ങൾ വിചാരിക്കുകയും ചെയ്യും. അവർ പരിഹാസത്തോടും ആശ്ചര്യത്തോടും കൂടി ചോദിക്കുന്ന ചില ചോദ്യങ്ങളും, മറുപടികളുമാണ് അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്. മരണശേഷം എല്ലും തുരുമ്പുമായി നശിച്ചു മണ്ണോട് കലർന്ന ശേഷം മനു ഷ്യർ രണ്ടാമത് ജീവിപ്പിക്കപ്പെടുമെന്നാണോ നിങ്ങൾ പറയുന്നത്? ഇതാണ് ഒന്നാമത്തെ ചോദ്യം. ഒരിക്കൽ ജീവനുണ്ടായിരുന്ന വസ്തുക്കളാണല്ലോ ആ എല്ലും തുരുമ്പുമൊക്കെ. എന്നാൽ ജീവന്റെ പ്രവേശനം ഉണ്ടായിട്ടില്ലാത്ത കരിങ്കല്ലോ, ഇരുമ്പോ, അല്ലെങ്കിൽ നിങ്ങളുടെ മനിൽ അതിനെക്കാൾ വിദൂരമായിത്തോന്നുന്ന വേറെ ഏതെ ങ്കിലും വസ്തുവോ തന്നെ ആയിത്തീർന്നാലും അത് സംഭവിക്കാതിരിക്കയില്ല എന്നാ ണതിന് നൽകിയ മറുപടി. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ഇന്നിന്ന തര ത്തിൽപെട്ട വസ്തുക്കൾക്കേ ജീവൻ നൽകുവാൻ സാധിക്കുകയുള്ളൂവെന്നില്ല. എല്ലാം അവന്റെ അടുക്കൽ ആ വിഷയത്തിൽ ഒരുപോലെയാണ് എന്ന് സാരം. ശരി, എന്നാൽ, ആരാണ് രണ്ടാമത് ജീവിപ്പിക്കുന്നവൻ? അഥവാ ആർക്കാണതിന് കഴിയുക? ഇതാണ് അടുത്ത ചോദ്യം. നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയവൻ ആരോ അവൻ തന്നെ എന്നാണതിനുള്ള മറുപടി. ശുദ്ധ ശൂന്യതയിൽ നിന്ന് ആദ്യമായുണ്ടാക്കിയവന്ന് അവ ശിഷ്ടങ്ങളിൽ നിന്ന് രണ്ടാമതും സൃഷ്ടിക്കുവാൻ കഴിയാതെ വരുമോ? അഥവാ അതല്ലേ കൂടുതൽ എളുപ്പമായത്? എന്ന് സാരം. ഇത് ഒരു വായടപ്പൻ മറുപടി തന്നെയാണെങ്കിലും ന്യായത്തിൽ മുട്ടിയതുകൊണ്ട് സത്യനിഷേധികളുണ്ടോ അടങ്ങുന്നു? അവർ നബി യുടെ നേരെ തലയാട്ടി പരി ഹസിച്ചുകൊണ്ട് ചോദിക്കും: എന്നാൽ എപ്പോഴായിരിക്കും അത് സംഭവിക്കുക? പുന: രുഥാനത്തിന്റെ സമയമാകട്ടെ, ആർക്കും അല്ലാഹു അറിയിച്ചുകൊടുക്കാത്ത ഒരു പരമ രഹസ്യമാണ്. അതുകൊണ്ട് മറുപടിയിൽ അതിന്റെ സമയം ഇന്നതാണെന്ന് പറയാതെ, ഒരു പക്ഷേ അടുത്ത് തന്നെ ആയേക്കാം എന്ന് മാത്രം പറഞ്ഞു മതിയാക്കിയിരിക്കുക യാണ്. വരാനിരിക്കുന്നതെല്ലാം സമീപിച്ചുകൊണ്ടിരിക്കുകയാണല്ലോ. എപ്പോഴാണത് സംഭവിക്കുക എന്നല്ല നിങ്ങൾ ആരായേണ്ടത്; ആ സമയം വരുമ്പോൾ നിങ്ങൾ അല്ലാ ഹുവിന്റെ അടുക്കൽ ചെല്ലുക തന്നെ വേണ്ടിവരും. ആ ജീവിതത്തെ അപേക്ഷിച്ച് ഇൗ ജീവിതം വളരെ തുഛമായിരിക്കും. അതുകൊണ്ട് അപ്പോഴേക്കും വേണ്ടുന്ന മുൻകരുത ലുകൾ എടുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. എന്നുകൂടി അതോടൊപ്പം സൂചിപ്പിക്കു കയും ചെയ്യുന്നു. വിഭാഗം - 6
17:53وَقُل لِّعِبَادِي يَقُولُواْ ٱلَّتِي هِيَ أَحۡسَنُۚ إِنَّ ٱلشَّيۡطَٰنَ يَنزَغُ بَيۡنَهُمۡۚ إِنَّ ٱلشَّيۡطَٰنَ كَانَ لِلۡإِنسَٰنِ عَدُوّٗا مُّبِينٗا
(53) (നബിയേ) എന്റെ അടിയാ ന്മാരോട് പറയുകയും ചെയ്യുക: "കൂടു തൽ നന്നായുള്ളതേതോ അത് ധ ആ വാക്ക് പ അവർ പറഞ്ഞുകൊള്ളട്ടെ' എന്ന്. (കാരണം) നിശ്ചയമായും, പിശാച് അവർക്കിടയിൽ (കുഴപ്പം) ഇളക്കിവിടുന്നതാണ്. നിശ്ചയമായും, പിശാച് മനുഷ്യന് സ്പഷ്ടമായ ഒരു ശത്രുവാകുന്നു. ˜ (53) നീ പറയുകയും ചെയ്യുക എന്റെ അടിയാന്മാരോട് അവർ പറയട്ടെ യാതൊന്ന്. ഏതോ ഒന്ന് അത് കൂടുതൽ (ഏറ്റം) നല്ലതാണ് നിശ്ചയമായും പിശാച് ഇളക്കിവിടും, തോണ്ടിവിടും അവർക്കി ടയിൽ നിശ്ചയമായും പിശാച് ആകുന്നു, ആയിരിക്കുന്നു മനു ഷ്യന് ശത്രു സ്പഷ്ടമായ, വ്യക്തമായ, തനി സത്യവിശ്വാസികൾ തമ്മതമ്മിലും, മറ്റുള്ളവരോടും സംഭാഷണങ്ങളിൽ കഴിയുന്നത്ര നല്ല വാക്കും ശൈലിയും ഉപയോഗിക്കണമെന്ന് അവരെ ഉപദേശിക്കുവാൻ നബി ˜ യോട് അല്ലാഹു കൽപിക്കുന്നു. അല്ലാത്തപക്ഷം അവർക്കിടയിൽ എന്തെങ്കിലും കുഴ പ്പങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകത്തക്കവണ്ണം നിങ്ങളെ അന്യോന്യം ഇളക്കി വിടുവാൻ പിശാച് നിങ്ങളുടെ സംസാരത്തെ ഉപയോഗപ്പെടുത്തും. അവൻ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്. അതുകൊണ്ട് അതിന് ഇടവരുത്താതെ സൂക്ഷിക്കണം, എന്നി ങ്ങനെ സത്യവിശ്വാസികളെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "നിങ്ങളിൽ ഒരാൾ തന്റെ സഹോദരന് നേരെ ആയുധം കൊണ്ട് ആംഗ്യം കാണിക്കരുത്. കാരണം, നിങ്ങളിൽ ഒരാൾക്കും അറിയുകയില്ല; പിശാച് അവന്റെ കൈക്ക് കുഴപ്പം ഇളക്കിവിട്ടേക്കാമെന്ന്. അങ്ങനെ, അവൻ നരകക്കു ണ്ടിൽ വീണേക്കും'. (അ;ബു;മു.)
17:54–55رَّبُّكُمۡ أَعۡلَمُ بِكُمۡۖ إِن يَشَأۡ يَرۡحَمۡكُمۡ أَوۡ إِن يَشَأۡ يُعَذِّبۡكُمۡۚ وَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ وَكِيلٗا
وَرَبُّكَ أَعۡلَمُ بِمَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَلَقَدۡ فَضَّلۡنَا بَعۡضَ ٱلنَّبِيِّـۧنَ عَلَىٰ بَعۡضٖۖ وَءَاتَيۡنَا دَاوُۥدَ زَبُورٗا
(54) നിങ്ങളുടെ റ∫് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവൻ ഉദ്ദേശിക്കുന്നപക്ഷം, അവൻ നിങ്ങൾക്ക് കരുണ ചെയ്യും; അല്ലെ ഉദ്ദേശിക്കുന്ന പക്ഷം-അവൻ നിങ്ങളെ ശിക്ഷിക്കും. (നബിയേ) നിന്നെ നാം അവരുടെ മേൽ (അധികാരം) ഏൽപിക്കപ്പെട്ടവ നായി അയച്ചിട്ടില്ലതാനും. (55) നിന്റെ റ∫് ആകാശങ്ങ ളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ല വണ്ണം അറിയുന്നവനുമത്രെ. നബിമാരിൽ ചിലരെ ചിലരെ ക്കാൾ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിന് നാം "സബൂർ' (ഏട്) നൽകുകയും ചെയ്തിരിക്കുന്നു. (54) നിങ്ങളുടെ റ∫് ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങളെപ്പറ്റി അവൻ ഉദ്ദേശിക്കുന്നപക്ഷം നിങ്ങൾക്കവൻ കരുണ ചെയ്യും അല്ലെങ്കിൽ, അല്ലാത്തപക്ഷം അവൻ ഉദ്ദേശിക്കുന്നപക്ഷം നിങ്ങളെ അവൻ ശിക്ഷിക്കും നിന്നെ നാം അയച്ചിട്ടില്ലതാനും അവ രുടെ മേൽ ഏൽപിക്കപ്പെട്ടവനായി (55) നിന്റെ റ∫് നല്ലവണ്ണം അറിയുന്നവനാണ് യാതൊരുവരെപ്പറ്റി ആകാശങ്ങളിലുള്ള ഭൂമിയിലും നാം തീർച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട് ചിലരെ നബിമാരിൽ ചിലരെക്കാൾ നാം നൽകുകയും ചെയ്തിരിക്കുന്നു ദാവൂദിന് സബൂർ (ഏട്) നിങ്ങളിൽ സന്മാർഗം പ്രാപിക്കുന്നവരും, ദുർമാർഗികളായിത്തീരുന്നവരും ആരാണ്? പിശാചിന്റെ കെണിയിൽ അകപ്പെടുന്നവരും, അല്ലാത്തവരും ആരാണ്? എന്നൊക്കെ യുള്ള വിവരം സവിശദം അല്ലാഹുവിനറിയാം. ആ അടിസ്ഥാനത്തിൽ അവൻ ഉദ്ദേശി ക്കുന്നവർക്ക് കാരുണ്യവും, അവൻ ഉദ്ദേശിക്കുന്നവർക്ക് ശിക്ഷയും അവൻ നൽകുന്നു വെന്നല്ലാതെ, ഇന്നിന്നവർക്ക് കാരുണ്യവും, ഇന്നിന്നവർക്ക് ശിക്ഷയും ലഭിക്കുവാൻ അർഹരാണെന്ന് തീരുമാനിക്കുവാൻ നിങ്ങൾക്ക് സാധ്യമല്ല. നിങ്ങളെ സംബന്ധിച്ചിട ത്തോളം, കാരുണ്യത്തിന്റെ മാർഗം പിൻപറ്റുകയും, ശിക്ഷയുടെ മാർഗത്തിൽ പ്രവേശി ക്കാതിരിക്കയുമാണ് നിങ്ങളുടെ കടമ. നബി ˜ യെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് വേണ്ടത് ഉപദേശിക്കുകയല്ലാതെ, നിങ്ങളുടെ നന്മതിന്മകളുടെ ഉത്തരവാദിത്വമോ, നിങ്ങ ളെയൊക്കെ നേർവഴിയിലാക്കുവാനുള്ള ചുമതലയോ, അധികാരമോ അദ്ദേഹത്തിനില്ല. നിങ്ങളെക്കുറിച്ച് മാത്രമല്ല, ആകാശഭൂമികളിലുള്ള എല്ലാവരെപ്പറ്റിയും നല്ലപോലെ അറി യുന്നവനാണ് അല്ലാഹു. അവരിൽ ഉൽകൃഷ്ടരും, ഉന്നതന്മാരും ആരാണ് എന്നൊക്കെ അവനറിയാം. ആ അടിസ്ഥാനത്തിലാണ് നബിമാരിൽ ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ഠ സ്ഥാനങ്ങൾ അവൻ നൽകിയിരിക്കുന്നതും. അതിനൊരു ഉദാഹരണമാണ് ദാവൂദ് നബിക്ക് "സബൂർ' നൽകിയത്. അതുപോലെ മുഹമ്മദ് നബിക്ക് നൽകപ്പെട്ട ഗ്രമ്ലമാണ് എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ. (സബൂർ) എന്ന വാക്കിന് "ഗ്രമ്ലം', അഥവാ "ഏട്' എന്നർഥം. ദാവൂദ് നബി(അ)ക്ക് നൽകപ്പെട്ട വേദഗ്രമ്ലത്തെ പ്രത്യേകം ഉദ്ദേശിച്ചും "സബൂർ' എന്ന് പറയ പ്പെടാറുണ്ട്. "സങ്കീർത്തനങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്ന ആ പുസ്തകമാണ് അതെ ന്നാണ് സാധാരണയായി പറയപ്പെടുന്നത്, എങ്കിലും ബൈബ്ളിൽ ഇന്ന് നിലവിലുള്ള സങ്കീർത്തന പുസ്തകത്തിൽ അതിന്റെ ഏതാനും ഭാഗങ്ങൾ അടങ്ങിയിരിക്കാമെങ്കിലും അതുതന്നെയാണ് യഥാർഥ സബൂർ എന്ന് പറയുവാൻ നിവൃത്തിയില്ല. കാരണം, അല്ലാ ഹുവിങ്കൽ നിന്നുള്ളതായിരിക്കുവാൻ തരമില്ലാത്ത പലതും അതിൽ അടങ്ങിയിരിക്കു ന്നതായി കാണാം. വേദഗ്രമ്ലത്തിന്റെ പാരായണത്തിലും, അല്ലാഹുവിന്റെ സ്തോത്രകീർത്തനങ്ങളട ങ്ങുന്ന സംഗീതാലാപനങ്ങളിലും ദാവൂദ് നബി(അ)ക്ക് ചില സവിശേഷതകൾ ഉണ്ടാ യിരുന്നതായി ഹദീഥിൽനിന്നും വ്യക്തമാണ്. അദ്ദേഹത്തോടൊപ്പം മലകളും, പറവകളും തസ്ബീഹ് ചെയ്തിരുന്നതായി 21:79 ൽ അല്ലാഹു പ്രസ്താവിച്ചി ഉദ്ധരിച്ച ഒരു നബിവചനത്തിൽ ഇങ്ങിനെയും കാണാം: "ദാവൂദി' ന് (പാരായണഗ്രമ്ലം) ലഘുവാക്കപ്പെട്ടിരിക്കുന്നു. ( ) അദ്ദേഹം തന്റെ മൃഗ ത്തിന് ജീനി ഇടുവാൻ കൽപിച്ചിട്ട് അത് തീരും മുമ്പായി അദ്ദേഹം അത് ഓതിത്തീർക്കു മായിരുന്നു.' അദ്ദേഹത്തിന്റെ ഇൗ സവിശേഷതകളെ മുൻനിറുത്തിയായിരിക്കാം അദ്ദേ ഹത്തിന് സബൂർ നൽകപ്പെട്ടത് ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത്. ഒരു മഹാരാജാവും, പ്രവാചകവര്യനും എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പല പ്രത്യേകത കളും പലേടത്തുമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ട്താനും. ( ) ഈ ഹദീഥിൽ എന്ന് പറഞ്ഞത് "സബൂറി' നെ ഉദ്ദേശിച്ചാകുന്നു. എന്ന വാക്കിന്റെ അർഥത്തെയും പ്രയോഗത്തെയും സംബന്ധിച്ചു സൂ: 31-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചതിൽനിന്ന് ഇതിന്റെ കാരണം മനിലാകുന്നതാണ്.
17:56–57قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِهِۦ فَلَا يَمۡلِكُونَ كَشۡفَ ٱلضُّرِّ عَنكُمۡ وَلَا تَحۡوِيلًا
أُوْلَـٰٓئِكَ ٱلَّذِينَ يَدۡعُونَ يَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِيلَةَ أَيُّهُمۡ أَقۡرَبُ وَيَرۡجُونَ رَحۡمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورٗا
(56) നീ പറയുക: "അവന് ധ അല്ലാ ഹുവിന് പ പുറമെ നിങ്ങൾ (ദൈവങ്ങ ളെന്ന്) വാദിച്ചവരെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചുകൊള്ളുവിൻ;- എന്നാൽ, നിങ്ങളിൽ നിന്ന് ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവർക്ക് സാധ്യമാകുന്നതല്ല. (57) അവർ വിളി (ച്ചു പ്രാർഥി) ക്കുന്നവരായ അക്കൂട്ടർ,-തങ്ങളുടെ റ∫ിങ്കലേക്ക് സമീപനമാർഗം തേടി ക്കൊണ്ടിരിക്കുന്നു; അതായത്, അവ രിൽ അധികം അടുത്തവരേതോ അവർ (തന്നെ). അവർ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റ∫ിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു. (56) അവർ തേടുന്നു, അന്വേഷിക്കുന്നു അവ രുടെ റ∫ിങ്കലേക്ക് സമീപന മാർഗം (മാധ്യമം) അവരിൽ ഏതോ (അവർ) ഏറ്റവും അടുത്തവർ അവർ അഭിലഷിക്കുക (ആശിക്കുകപ്രതീക്ഷി ക്കുക ) യും ചെയ്യുന്നു അവന്റെ കാരുണ്യം അവർ ഭയപ്പെടുകയും ചെയ്യുന്നു അവന്റെ ശിക്ഷയെ നിശ്ചയമായും ശിക്ഷ നിന്റെ റ∫ിന്റെ ആകുന്നു, ആയിരിക്കുന്നു ജാഗ്രത വെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേ ണ്ടത്കരുതിയിരിക്കേണ്ടത്) അല്ലാഹുവിനെ ആരാധിച്ചും പ്രാർഥിച്ചുംകൊണ്ട് അവന്റെ സാമീപ്യം സിദ്ധിക്കുവാൻ തക്ക അർഹത തങ്ങൾക്കില്ലെന്നും, അതുകൊണ്ടാണ് അവന്റെ സാമീപ്യം സിദ്ധിച്ചവരെ തങ്ങൾ വിളിച്ചും ആരാധിച്ചും വരുന്നതെന്നും മുശ്രിക്കുകൾ വാദിക്കുന്നതിന്റെ ഖണ്ഡന മാണിത്. നിങ്ങൾ ആരാധ്യ ദൈവങ്ങളായി സങ്കൽപിച്ചുവരുന്ന ഏതൊന്നിനെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചാലും യാതൊരു ഫലവും നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്നില്ല. നിങ്ങ ളുടെ വല്ല വിഷമതകളും നീക്കുവാനോ, അതിൽ വല്ല മാറ്റവും വരുത്തുവാനോ അവർക്ക് സാധ്യമല്ല. എന്നിങ്ങിനെ ആദ്യം ഓർമപ്പെടുത്തിയശേഷം, ആ ആരാധ്യ ദൈവങ്ങളുടെ യഥാർഥ സ്ഥിതി എന്താണെന്ന് അവരെ അറിയിക്കുന്നു. അതായത്: ആ ആരാധ്യവ സ്തുക്കളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തവരായ ആളുകൾമലക്കുകൾ, പ്രവാ ചകൻമാർ മുതലായവർ പോലും അവന്റെ സാമീപ്യവും പ്രീതിയും തേടിക്കൊണ്ടിരി ക്കുന്നവരും, അവന്റെ കാരുണ്യം ആശിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു. അവന്റെ ശിക്ഷ യെപ്പറ്റി എല്ലാവരും സദാ ജാഗരൂകരായിരിക്കേണ്ടതുള്ളതുകൊണ്ട് അവർ അതിനെ പ്പറ്റി വളരെ ഭയപ്പാടോടുകൂടിയിരിക്കുന്നവരുമാകുന്നു. അല്ലാഹുവിനോട് വളരെ അടുത്ത ആളുകളുടെ സ്ഥിതി തന്നെ ഇതാണെങ്കിൽ, മറ്റുള്ള ആരാധ്യവസ്തുക്കളുടെ സ്ഥിതി എന്താണെന്ന് പിന്നെ പറയേണ്ടുന്ന ആവശ്യമില്ലല്ലോ. വാസ്തവം ഇതായിരിക്കെ, അല്ലാ ഹുവല്ലാത്ത ആരെയും വിളിച്ചു പ്രാർത്ഥിച്ചതുകൊണ്ടോ, ആരാധിച്ചതുകൊണ്ടോ അല്ലാ ഹുവിന്റെ സാമീപ്യവും കാരുണ്യവും മറ്റുള്ളവർക്ക് നേടിക്കൊടുക്കുവാൻ അവർക്ക് എങ്ങിനെ കഴിയും?! (വസീലഃ) എന്ന വാക്കിന് സമീപമാർഗം-അഥവാ ഉദ്ദിഷ്ടകാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാർഗം ( പ്ലക്കടൾക്തഷസ്ലല ) എന്നാണ് വാക്കർഥം. അല്ലാഹു വിങ്കലേക്ക് സമീപനമാർഗം തേടുക എന്ന് പറഞ്ഞതിന്റെ അർഥം സൽക്കർമങ്ങൾ വഴി അവന്റെ സാമീപ്യം സിദ്ധിക്കുവാൻ യത്നിക്കുക എന്നാണെന്നുള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. (സൂ: 38-ാം വചന ത്തിന്റെ വ്യാഖ്യാനത്തിൽ നൽകിയ വിവരണം ഓർക്കുക.)
17:58وَإِن مِّن قَرۡيَةٍ إِلَّا نَحۡنُ مُهۡلِكُوهَا قَبۡلَ يَوۡمِ ٱلۡقِيَٰمَةِ أَوۡ مُعَذِّبُوهَا عَذَابٗا شَدِيدٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
(58) ഒരു രാജ്യവും (തന്നെ) ഇല്ല, ക്വിയാമത്തുനാളിന് മുമ്പ് നാം അതിനെ (അതിലെ നിവാസികളെ) നശിപ്പിക്കുന്നവരോ, അല്ലെങ്കിൽ അതിനെ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുന്നവരോ ആയിരിക്കാതെ. പ്പെട്ട കാര്യമായിരിക്കുന്നു. (58) ഒരു രാജ്യവും ഇല്ല നാം അല്ലാതെ അതിനെ നശിപ്പിക്കുന്നവർ ദിവസത്തിനു മുമ്പ് ക്വിയാമത്തിന്റെ അല്ലെ ങ്കിൽ അതിനെ ശിക്ഷിക്കുന്നവർ ശിക്ഷ, വല്ല ശിക്ഷയും കഠിനമായ ആയിരിക്കുന്നു ഗ്രമ്ലത്തിൽ, രേഖയിൽ രേഖപ്പെടുത്ത (എഴുത)പ്പെട്ടത് ക്വിയാമത്ത്നാളിൽ, സകല രാജ്യങ്ങളും അവയിലെ വസ്തുക്കളും നശിച്ചുപോകു മെന്നുള്ളത് തീർച്ചയാണ്. എന്നാൽ, അതിന് മുമ്പ്തന്നെ, ഒരു നാട്ടിലെ ജനങ്ങൾ അവി ശ്വാസത്തിലും തോന്നിയവാസത്തിലും അതിരുകവിയുമ്പോൾ, ആ ജനതയെ നിശ്ശേഷം നശിപ്പിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വല്ല കഠിനശിക്ഷയും അവർക്ക് നൽകുകയോ അല്ലാഹു ചെയ്യാതിരിക്കുകയില്ല. ഇക്കാര്യം അല്ലാഹുവിന്റെ ജ്ഞാനരേ ഖയാകുന്ന ഗ്രമ്ലത്തിൽ-"ലൗഹുൽ മഹ്ഫൂദ്വി'ൽ -മുമ്പേ രേഖപ്പെടുത്തപ്പെട്ട കാര്യമാ കുന്നു എന്ന് സാരം. "കഠിനമായ ശിക്ഷ' എന്ന് പറഞ്ഞതിൽ, യുദ്ധം, കലഹം, കൊടു ങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം ആദിയായവയെല്ലാം ഉൾപ്പെടുന്നതാകുന്നു. ജനങ്ങൾ ധിക്കാരത്തിൽ മുഴുകുമ്പോൾ, ഇഹത്തിൽ വെച്ചുതന്നെ അവരുടെമേൽ ചില ശിക്ഷാ നടപടികൾ എടുക്കുമെന്നത്രെ അല്ലാഹു പറയുന്നത്. അല്ലാതെ, രാജ്യ ത്തുള്ളവർ നിർദ്ദോഷികളായിരുന്നാൽപോലും എല്ലാ രാജ്യത്തെയും നശിപ്പിക്കുകയോ, പൊതുശിക്ഷക്ക് വിധേയമാക്കുകയോ ചെയ്യുമെന്നല്ല ഈ വചനത്തിൽ പറഞ്ഞതിന്റെ താൽപര്യം. അല്ലാഹു പറയുന്നു: (രാജ്യക്കാർ അക്രമികളായിരിക്കവെയല്ലാതെ നാം അവയെ നശിപ്പിക്കുന്നവരല്ല. (28:59). നശിപ്പിക്ക പ്പെട്ട സമുദായങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു: (നാം അവരോട് അക്രമം ചെയ്തിട്ടില്ല. എങ്കിലും അവർ അവരോടുതന്നെ അക്രമം പ്രവർത്തിച്ചു. (11:101)
17:59وَمَا مَنَعَنَآ أَن نُّرۡسِلَ بِٱلۡأٓيَٰتِ إِلَّآ أَن كَذَّبَ بِهَا ٱلۡأَوَّلُونَۚ وَءَاتَيۡنَا ثَمُودَ ٱلنَّاقَةَ مُبۡصِرَةٗ فَظَلَمُواْ بِهَاۚ وَمَا نُرۡسِلُ بِٱلۡأٓيَٰتِ إِلَّا تَخۡوِيفٗا
(59) ദൃഷ്ടാന്തങ്ങളെ അയക്കുന്ന തിന് നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂർവ്വികന്മാർ അവയെ വ്യാജമാക്കി യെന്നതല്ലാതെ. ഥമൂദ് (ഗോത്രത്തി)ന് നാം ഒട്ട കത്തെ കണ്ടറിയത്തക്കവിധം ധ പ്രത്യക്ഷ ദൃഷ്ടാന്തമായി പ നൽകി; എന്നിട്ട് അത് സംബന്ധിച്ച് അവർ അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്തു വാനായിട്ടല്ലാതെ, നാം ദൃഷ്ടാന്ത ങ്ങളെ അയക്കുന്നില്ലതാനും. (59) നമ്മെ മുടക്കി (നമുക്ക് തട മാ)യിട്ടില്ല നാം അയക്കുന്ന തിന് ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി വ്യാജമാക്കിയെന്നത ല്ലാതെ അവയെ ആദ്യത്തെവർ, പൂർവ്വികൻമാർ നാം നൽകി, നൽകു കയും ചെയ്തു ഥമൂദിന് ഒട്ടകത്തെ കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ട്) എന്നിട്ടവർ അക്രമം പ്രവർത്തിച്ചു അത് നിമിത്തം, അത് സംബന്ധിച്ചു നാം അയക്കുന്നില്ല, അയക്കാറില്ല ദൃഷ്ടാന്തങ്ങളെ ഭയപ്പെടുത്തുന്നതിനല്ലാതെ ഇമാം അഹ്മദ്, ഇബ്നുജരീർ, ത്വബ്റാനി, ഹാകിം, ബാർ (റ) മുതലാ യവർ ഇബ്നു അ∫ാസ് (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: "മക്കാ നിവാസികൾ നബി ˜ യോട് സ്വഫാ എന്ന കുന്ന് ( സ്ലത്തിക്കഡ പ്ലിച്ഛിഘ ) സ്വർണമാക്കി കൊടു ക്കണമെന്നും, അവരിൽനിന്ന് (മക്കായിലെ) മലകൾ നീക്കം ചെയ്തു കൃഷി ചെയ്യുമാ റാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ നബി ˜ യോട് പറയ പ്പെട്ടു: വേണമെങ്കിൽ അവർക്ക് സാവകാശം നൽകാം. (അവർക്ക് തൽക്കാലം ഒഴിവ് നൽകാം.) അവർ ചോദിച്ചതുതന്നെ വേണമെങ്കിൽ അതും ചെയ്യാം. എന്നിട്ട് അവർ അവിശ്വസിക്കുന്നപക്ഷം അവരുടെ മുമ്പുണ്ടായിരുന്ന സമുദായങ്ങൾ നശിപ്പിക്കപ്പെട്ട തുപോലെ അവർ നശിപ്പിക്കപ്പെടും. നബി ˜ പറഞ്ഞു: (വേണ്ടാ.) എന്നാൽ ഞാൻ അവർക്ക് സാവകാശം നൽകിക്കൊള്ളാം. ഈ അവസരത്തിൽ എന്നുള്ള (ഈ) വചനം അല്ലാഹു അവതരിപ്പിച്ചു. ഇബ്നു അ∫ാസ് (റ) ൽ നിന്ന് തന്നെ വേറൊരു മാർഗത്തിലൂടെ ഇങ്ങിനെയും നിവേദനം വന്നിട്ടുണ്ട്: സ്വാലിഹ് നബി(അ)യും (മറ്റു) നബിമാരും കൊണ്ടുവന്നതുപോലെ, താൻ ഞങ്ങൾക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നെ ങ്കിൽ! എന്ന് ജനങ്ങൾ നബി ˜ യോട് പറഞ്ഞു. അപ്പോൾ റസൂൽ ˜ പറഞ്ഞു: നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം. അവൻ അത് ഇറക്കിയിട്ട് നിങ്ങൾ അനുസരണക്കേട് കാണിച്ചാൽ നിങ്ങൾ നാശമടയും. അപ്പോൾ, അവർ പറഞ്ഞു: ഞങ്ങൾ അത് ആവശ്യപ്പെടുന്നില്ല.' (അ;ബ.) ഏതാണ്ട് ഈ സ്വഭാവ ത്തിലുള്ള രിവായത്തുകൾ വേറെയും കാണാം. മേലുദ്ധരിച്ചതിൽ നിന്ന് ഈ വചനത്തിന്റെ താൽപര്യം വ്യക്തമായി മനിലാക്കാം. അതായത്, ഈ അവിശ്വാസികൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങൾ-അവർ കെട്ടിച്ചോദി ക്കുന്നതോ, സ്വാലിഹ്നബി (അ), മൂസാനബി (അ) മുതലായവർക്ക് നൽകപ്പെട്ടതുപോ ലെയുള്ളതോ ആയ പ്രത്യക്ഷ ദൃഷ്ടാന്തങ്ങൾനാം അവർക്ക് അയച്ചുകൊടുക്കാത്ത തിന്റെ കാരണം ഇതാണ്: "മുൻ സമുദായങ്ങൾക്ക് അത്തരം ദൃഷ്ടാന്തങ്ങൾ അയച്ചു കൊടുത്തിട്ട് അവർ അവയെ വ്യാജമാക്കുകയും, അങ്ങനെ അവർ നാശത്തിന് വിധേയ രാകുകയുമാണ് ചെയ്തത്. അതുപോലെ, ഈ സമുദായത്തിനും നാശം സംഭവിക്കു വാൻ ഇടവരരുതെന്നുദ്ദേശിച്ചാണ്. മുൻ സമുദായങ്ങൾ അവർക്ക് നൽകപ്പെട്ട പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് സ്വാലിഹ്നബി(അ)യുടെ സമുദായമായ ഥമൂദ് ഗോത്രത്തിന് നൽകിയിരുന്ന ഒട്ടകത്തിന്റെ ദൃഷ്ടാന്തം. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ആ പ്രത്യക്ഷദൃഷ്ടാന്തം അവർക്ക് നൽകിയത്. അവർ ആ ദൃഷ്ടാന്തത്തെ നിഷേധിക്കുകയും, ആ ഒട്ടകത്തെ അക്രമിക്കു കയുമാണുണ്ടായത്. അത്മൂലം അവർ പൊതുശിക്ഷക്ക് വിധേയരാകുകയും ചെയ്തു'. പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങൾക്ക് ഭയപ്പാടുണ്ടാ ക്കുകയല്ലാതെ മറ്റൊന്നുമല്ലെന്ന് അല്ലാഹു വ്യക്തമാക്കിയിരിക് കുന്നു. അഥവാ സത്യ ത്തിന്റെ സ്ഥാപനത്തിന് വേണ്ടിയോ, നിർബന്ധപൂർവം ജനങ്ങളെ വിശ്വസിപ്പിക്കുകയോ ഭയവും ബോധവും ഉണ്ടായിത്തീരുകയും, അങ്ങിനെ, സത്യത്തിലേക്ക് മടങ്ങുവാൻ പ്രേരണ ലഭിക്കുകയുമാണ്ദൃഷ്ടാന്തംകൊണ്ടുദ്ദേശ്യം. താഴെ ഉദ്ധരിക്കുന്ന ഹദീഥിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാകുന്നതാണ്. അതായത് നബി ˜ യുടെ പുത്രൻ ഇബ്റാഹീം എന്ന കുട്ടി ചരമമടഞ്ഞ ദിവസം സൂര്യഗ്രഹണമു ണ്ടായി. അത് കുട്ടിയുടെ മരണം നിമിത്തമാണെന്ന് ചിലർ പറഞ്ഞു. ആ അവസരത്തിൽ തിരുമേനി പറഞ്ഞു: "നിശ്ചയമായും, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങ ളിൽപെട്ട രണ്ട് ദൃഷ്ടാന്തങ്ങളാകുന്നു. ഒരാളുടെയും മരണം നിമിത്തമോ, ജീവിതം നിമി ത്തമോ അവക്ക് ഗ്രഹണം ബാധിക്കുകയില്ല. എങ്കിലും അത് രണ്ടും മുഖേന അല്ലാഹു അവന്റെ അടിയാന്മാരെ ഭയപ്പെടുത്തുന്നു. അതിനാൽ, അത് (ഗ്രഹണം) നിങ്ങൾ കണ്ടാൽ, അവന്റെ സ്മരണയിലേക്കും, പ്രാർഥനയിലേക്കും, പാപമോചനം തേടുന്നതിലേക്കും നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുവിൻ.' പിന്നീട് തിരുമേനി പറഞ്ഞു; "മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവിനെത്തന്നെ സത്യം! എനിക്കറിയാവുന്നത് നിങ്ങൾക്കറിയാമാ യിരുന്നെങ്കിൽ, നിങ്ങൾ അൽപം (മാത്രം) ചിരിക്കുകയും, ധാരാളം കരയുകയും ചെയ്തേ ക്കുമായിരുന്നു.' (ബു:മു.)
17:60وَإِذۡ قُلۡنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِۚ وَمَا جَعَلۡنَا ٱلرُّءۡيَا ٱلَّتِيٓ أَرَيۡنَٰكَ إِلَّا فِتۡنَةٗ لِّلنَّاسِ وَٱلشَّجَرَةَ ٱلۡمَلۡعُونَةَ فِي ٱلۡقُرۡءَانِۚ وَنُخَوِّفُهُمۡ فَمَا يَزِيدُهُمۡ إِلَّا طُغۡيَٰنٗا كَبِيرٗا
(60) "നിശ്ചയമായും, നിന്റെ റ∫് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു' എന്ന് നാം നിന്നോട് പറഞ്ഞ സന്ദർഭം (ഓർക്കുക) നിനക്ക് നാം കാണിച്ചു തന്നതായ (ആ) കാഴ്ചയെ മനു ഷ്യർക്ക് ഒരു പരീക്ഷണമായിട്ടല്ലാതെ നാം ആക്കിയിട്ടില്ല. (ആ) ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തിക്കൊണ്ടു മിരിക്കുന്നു; എന്നാൽ അതവർക്ക് വലുതായ അതിരുകവിയലിനെ (ധിക്കാരത്തെ) യല്ലാതെ വർധിപ്പിക്കു ന്നില്ല. (60) (എന്നിട്ടും) അത് അവർക്ക് വർധിപ്പി ക്കുന്നില്ല അതിരുവിടൽ (ധിക്കാരം) അല്ലാതെ വലുതായ നാലു വാക്യങ്ങളടങ്ങിയ ഈ വചനത്തിൽ അല്ലാഹു പ്രസ്താവിച്ച കാര്യങ്ങൾ ങ്ങിനെ മനിലാക്കാം: (1) മനുഷ്യരെ അല്ലാഹു വലയം ചെയ്തിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് നബി ˜ അല്ലാഹു മന മാധാനവും ധൈര്യവും നൽകുന്നു. അതായത്, അല്ലാഹുവിന്റെ അധികാര നിയന്ത്രണങ്ങളുടെ വലയത്തിലാണ് മനുഷ്യരുള്ളത്. ആ വലയം ലംഘിച്ചു നബി ˜ യെ ദ്രോഹിക്കുവാനോ, പ്രബോധന കൃത്യത്തിന് തടം വരുത്തുവാനോ അവർക്ക് കഴിയുകയില്ല. അതുകൊണ്ട് ആ കൃത്യം ശരിക്ക് നിർവഹിച്ചുകൊണ്ടേയിരി ക്കണമെന്ന് അല്ലാഹു നബി ˜ അറിയിച്ചിട്ടുണ്ട് എന്ന് സാരം. സൂറഃ അല്ലാഹു പറയുന്നു: (അല്ലാഹു മനുഷ്യരിൽനിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്.) (2) നബി ˜ അല്ലാഹു കാണിച്ചുകൊടുത്ത ആ കാഴ്ച ജനങ്ങൾക്ക് ഒരു പരീ ക്ഷണം മാത്രമായിരുന്നു. അഥവാ വിശ്വാസികളുടെ വിശ്വാസം വർധിക്കുവാനും, അവി ശ്വാസികളുടെ നിഷേധം കൂടുതൽ മൂർഛിക്കുവാനും അത് കാരണമാകുമെന്ന് സാരം. (നിനക്ക് നാം കാണിച്ചുതന്ന ആ കാഴ്ച) കൊണ്ടുദ്ദേശിക്കപ്പെട്ടി രിക്കുന്നത് എന്താണെന്നുള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ രണ്ടുമൂന്ന് അഭിപ്രായങ്ങൾ കാണാം. അവയിൽ കൂടുതൽ സ്വീകാര്യമായ അഭിപ്രായം ഈ സൂറത്തിലെ 1-ാം വചന ത്തിൽ പ്രസ്താവിക്കപ്പെട്ട യാത്രയിൽ നബി ˜ അല്ലാഹു കാട്ടിക്കൊ ടുത്ത അഗ്ഗുതദൃഷ്ടാന്തങ്ങളാണുദ്ദേശ്യം എന്നുള്ളതാകുന്നു. ആ വാർത്ത സത്യവി ശ്വാസികൾക്ക് വിശ്വാസദാർഢ്യത്തിനും, അവിശ്വാസികൾക്ക് നിഷേധ വർധനവിനും കാരണമായിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഈ വാക്യത്തിലെ "കാഴ്ച' ( ) കൊണ്ടു ദ്ദേശ്യം, രാത്രിയിൽ നബി ˜ കൺകാഴ്ചയായി കാണിക്കപ്പെട്ട കാഴ്ച യാണെന്നും, "ശപിക്കപ്പെട്ട വൃക്ഷം' ( ) കൊണ്ടുദ്ദേശ്യം "സക്വൂം' ( ) വൃക്ഷമാണെന്നും ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി അഹ്മദ്, ബുഖാരി (റ) മുതലായവർ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഖ്യാതാക്കളിൽ അധികഭാഗവും സ്വീക രിച്ചിട്ടുള്ളതും ഈ അഭിപ്രായം തന്നെയാകുന്നു. (3) ശപിക്കപ്പെട്ട വൃക്ഷത്തെയും അല്ലാഹു ഒരു പരീക്ഷണമാക്കിയി രിക്കുന്നു. അതായത്: നരകത്തിൽ "സക്വൂം' എന്ന ഒരു വൃക്ഷമുണ്ടെന്നും അത് പാപി കളുടെ ഭക്ഷണമാണെന്നും അതും അവരുടെ ശിക്ഷാവകുപ്പുകളിൽപെട്ട ഒന്നാണെന്നും എന്ന വാക്ക് സ്വപ്നക്കാഴ്ചയിലാണ് കൂടുതൽ ഉപയോഗിക്കപ്പെടാറു ള്ളതെങ്കിലും കണ്ണുകൊണ്ടുള്ള കാഴ്ചയെ ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറു ണ്ടെന്നും, സ്വപ്നത്തിലായിരുന്നുവെന്ന വാദക്കാർ ഈ വാക്ക് തങ്ങൾക്ക് തെളിവായി എടുത്തു കാണിക്കാറുണ്ടെന്നും, അത് ശരിയല്ലെന്നും 1-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. എന്നീ സൂറത്തുകളിൽ) പ്രസ്താവിച്ചിരിക്കുന്നു. ഇൗ വൃക്ഷത്തെപ്പറ്റി കേട്ടപ്പോൾ, "നരകം കല്ലുകൾ പോലും കരിച്ചുകളയുമെന്ന് മുഹമ്മദ് പറയുന്നു, അതേ സമയത്ത് അതിൽ വൃക്ഷങ്ങളുണ്ടെന്നും അവൻ പറയുന്നു. തീയിൽ കരിഞ്ഞുപോകുന്ന വൃക്ഷം തീയിൽ എങ്ങനെ മുളച്ചു ണ്ടാകും? എന്നും മറ്റും പറഞ്ഞു അബൂജഹ്ൽ മുതലായ മുശ്രിക്കുകൾ പരിഹസിക്കു കയുണ്ടായി. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നരകത്തെക്കുറിച്ച് അതവർക്ക് കൂടുതൽ ഭയപ്പാടുളവാക്കുകയേ ചെയ്തുള്ളൂതാനും. ഇതിനെപ്പറ്റിയാണ് ശപിക്കപ്പെട്ട ആ വൃക്ഷത്തെയും ഒരു പരീക്ഷണമാക്കിയിരിക്കുന്നുവെന്ന് പറഞ്ഞത്. ശപിക്കപ്പെട്ട വൃക്ഷം എന്ന് പറഞ്ഞത് "സക്വൂ'മിനെപ്പറ്റിയാണെന്ന് ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചത് മുമ്പ് ഉദ്ധരിച്ചുവല്ലോ. സ്വർഗത്തിലെയും നരകത്തിലെയും വസ്തു ക്കൾക്ക് ഭൗതികവസ്തുക്കളുമായി നാമമാത്ര സാമ്യമേ ഉള്ളൂ. മനുഷ്യർക്ക് പരിചിത മായ പേരുകളിലും വാക്കുകളിലുമല്ലാതെ അവയെക്കുറിച്ച് വിവരിക്കുവാൻ നിവൃത്തി യില്ലല്ലോ. ഭൗതികവസ്തുക്കളിൽ തന്നെ തീയിൽ കരിഞ്ഞുപോകാത്ത ചിലതുണ്ടെന്നും, ചില വൃക്ഷങ്ങളിൽ നിന്ന് തീ ഉല്പാദിപ്പിക്കപ്പെടാമെന്നും ആലോചിക്കുമ്പോൾ നരകാ ന്മിയിൽ വൃക്ഷം വളരുവാനുള്ള സാധ്യതയിൽ സംശയത്തിന്നവകാശമില്ല. അത്രയും ശാസ്ത്രം തെളിയിച്ചുകഴിഞ്ഞതാണ്. (4) മനുഷ്യരെ അല്ലാഹു ഭയപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അവർക്ക് വലിയ അതിരു കവിയലും ധിക്കാരവും വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതായത്, താക്കീതുകൾ ദൃഷ്ടാ ന്തങ്ങൾ മുതലായവ മനുഷ്യർക്ക് ഭയപ്പാടുണ്ടാക്കുവാനും, അങ്ങനെ അവർ മാനസാന്ത രപ്പെട്ടു നന്നായിത്തീരുവാനും വേണ്ടിയാണ് നൽകിവരുന്നത്. എന്നാൽ, അവിശ്വാസി കൾ അതുകൊണ്ടൊന്നും ഭയപ്പെടുകയോ, മാനസാന്തരപ്പെടുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരുടെ നിഷേധവും പരിഹാസവും വർധിക്കുകയാണ് ചെയ്തുകൊണ്ടിരി ക്കുന്നത് എന്ന് സാരം. വിഭാഗം - 7 ആദം നബി(അ)യെ സൃഷ്ടിച്ചപ്പോൾ, മലക്കുകളോട് അദ്ദേഹത്തിന് സുജൂദ് ചെയ്യാൻ കൽപിക്കുകയും ശപിക്കപ്പെട്ട ഇബ്ലീസ് മാത്രം സുജൂദ് ചെയ്യാതിരിക്കുകയും ചെയ്ത സംഭവവും, അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുമാണ് തുടർന്നുള്ള ചില വചന ങ്ങളിൽ പ്രസ്താവിക്കപ്പെടുന്നത്. ഇൗ വിഷയകമായി മുകളിൽ അൽബക്വറഃ, ഹിജ്ർ എന്നീ സൂറത്തുകളിലും, താഴെ അൽകഹ്ഫ്, ത്വാഹാ, സ്വാദ് എന്നീ സൂറത്തു കളിലും വിവരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വിഷയം ഇവിടെ അധികമൊന്നും വ്യാഖ്യാ നിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ ജന്മശത്രുവും, ആജീവനാന്ത ശത്രുവുമാണ് ഇബ് ലീസും അവന്റെ സൈന്യങ്ങളുമെന്നും, അവൻ മനുഷ്യരെ വഴിപിഴപ്പിക്കുവാൻ പ്രതി ജ്ഞയെടുത്തവനും, പലതരം ദുരുപദേശങ്ങളും ഗൂഢതന്ത്രങ്ങളും അതിനായി അവൻ ഉപയോഗിക്കുമെന്നും അതുകൊണ്ട് മനുഷ്യൻ അവനെ സദാ സൂക്ഷിച്ചുകൊണ്ടിരി ക്കണമെന്നും ഓർമപ്പെടുത്തിക്കൊണ്ടിരിക്കുവാനാണ് ഇൗ വിഷയം അല്ലാഹു പലേടത്തും ആവർത്തിച്ചു പറഞ്ഞിരിക്കുന്നതെന്ന് നാം പ്രത്യേകം മനിരുത്തേണ്ടിയിരിക്കുന്നു. പിശാചിന്റെ ദുഷ്പ്രേരണകളിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ.
17:61–64وَإِذۡ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ قَالَ ءَأَسۡجُدُ لِمَنۡ خَلَقۡتَ طِينٗا
قَالَ أَرَءَيۡتَكَ هَٰذَا ٱلَّذِي كَرَّمۡتَ عَلَيَّ لَئِنۡ أَخَّرۡتَنِ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَأَحۡتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلٗا
قَالَ ٱذۡهَبۡ فَمَن تَبِعَكَ مِنۡهُمۡ فَإِنَّ جَهَنَّمَ جَزَآؤُكُمۡ جَزَآءٗ مَّوۡفُورٗا
Passage continues through verse 17:64.
(61) "നിങ്ങൾ ആദമിന് "സുജൂദ് ചെയ്യുവിൻ' എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദർഭം (ഓർക്കുക). അപ്പോൾ, അവർ "സുജൂദ്' ഒഴികെ. അവൻ പറഞ്ഞു: "നീ കളിമണ്ണി നാൽ സൃഷ്ടിച്ചവന് ഞാൻ "സുജൂദ്' ചെയ്യുകയോ?!" (62) അവൻ പറഞ്ഞു: "കണ്ടുവോ, ഇവനോ എന്നെക്കാൾ നീ ആദരിച്ചിട്ടുള്ളവൻ? (ഒന്നു പറ ഞ്ഞുതരൂ)! തീർച്ചയായും, ക്വിയാമ ത്തുനാൾവരെ നീ എന്നെ (ഒഴി വാക്കി) പിന്തിച്ചുവെങ്കിൽ, ഇവന്റെ സന്തതികളെ അല്പം ഒഴിച്ച് (ബാക്കി യെല്ലാം) ഞാൻ അടക്കി ഒതുക്കുക തന്നെ ചെയ്യും. (63) അവൻ (അല്ലാഹു) പറഞ്ഞു: "നീ പോയിക്കൊള്ളുക. എന്നാൽ, അവരിൽ നിന്ന് നിന്നെ ആർ പിന്തു ടർന്നുവോ, അപ്പോൾ നിശ്ചയമായും, "ജഹന്നം' (നരകം) നിങ്ങളുടെ പ്രതി ഫലമായിരിക്കും; (അതെ) പൂർണമാ ക്കപ്പെട്ട പ്രതിഫലം! (64) "നിന്റെ ശബ്ദം (ക്ഷണം) കൊണ്ട് അവരിൽ നിന്നും നിനക്ക് സാധ്യമായവരെ നീ ഇളക്കിവിട്ടേക്കു കയും ചെയ്തുകൊള്ളുക; അവർക്കെ തിരെ നിന്റെ കുതിരപ്പടയെയും, നിന്റെ കാ ലാൾപടയെയും നീ വിളിച്ച് കൂട്ടിക്കൊള്ളുകയും ചെയ്യുക; സ്വത്തു ക്കളിലും, മക്കളിലും അവരുമായി നീ പങ്കുചേരുകയും ചെയ്യുക; അവരോട് നീ വാഗ്ദാനവും ചെയ്തുകൊള്ളുക.' വഞ്ചനയല്ലാതെ പിശാച് അവരോട് വാഗ്ദാനം ചെയ്കയില്ലതാനും. (61) നാം പറഞ്ഞ സന്ദർഭം മലക്കുകളോട് നിങ്ങൾ സുജൂദ് ചെയ്യുവിൻ ആദമിന് എന്നിട്ട് (അപ്പോൾ) അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ പറഞ്ഞു ഞാൻ സുജൂദ് ചെയ്യുകയോ, ചെയ്യുമോ നീ സൃഷ്ടിച്ചവന് കളിമണ്ണാൽ (62) അവൻ പറഞ്ഞു നീ കണ്ടുവോ (പറഞ്ഞുതരുക) ഈയൊരുവനെ, യാതൊരുവൻ ഇവനോ നീ ആദരിച്ചു എന്നെക്കാൾ തീർച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു)വെങ്കിൽ നാൾവരേക്ക് ക്വിയാമത്തിന്റെ ഞാൻ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും അവന്റെ സന്തതികളെ അല്പമൊഴികെ, കുറച്ചല്ലാതെ (63) അവൻ പറഞ്ഞു നീ പോകുക എന്നാൽ ആർ, വല്ലവനും നിന്നെ തുടർന്ന്, നിന്നെ പിൻതുടർന്നുവോ അവരിൽ നിന്ന് എന്നാൽ നിശ്ചയമായും ജഹന്നം, നരകം നിങ്ങളുടെ പ്രതിഫലമാകുന്നു ഒരു പ്രതിഫലം നിറവേറ്റിക്കൊടുക്കപ്പെട്ട, പൂർത്തിയാക്കപ്പെട്ട (പൂർണമായ) (64) നീ ഇളക്കി വിടുകയും ചെയ്യുക നിനക്ക് സാധിച്ചവരെ അവരിൽ നിന്ന് നിന്റെ ശബ്ദം കൊണ്ട് വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുകശേഖരിച്ചു കൂട്ടുക) യും ചെയ്യുക അവർക്കെതിരെ, അവരുടെമേൽ (എതിരായി) നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ നിന്റെ കാലാൾ (പട്ടാളം) കൊണ്ടും, കാലാൾപ്പ ടയെയും അവരോട് നീ പങ്കുചേരുകയും ചെയ്യുക സ്വത്തുക്കളിൽ മക്കളിലും അവരോട് നീ വാഗ്ദാനവും ചെയ്യുക അവരോട് വാഗ്ദാനം ചെയ്കയില്ലതാനും പിശാച് വഞ്ചന (കൃത്രിമം) അല്ലാതെ
17:65إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٞۚ وَكَفَىٰ بِرَبِّكَ وَكِيلٗا
(65) നിശ്ചയമായും എന്റെ അടിയാൻമാർ നിനക്കില്ല അവരു ടെമേൽ, അവർക്കെതിരെ ഒരു അധികാരവും, അധികാരശക്തി മതിതാനും നിന്റെ റ∫് (തന്നെ) ഭരമേൽപിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി) (65) നിശ്ചയമായും, എന്റെ അടി യാൻമാർ-അവരുടെ മേൽ നിനക്ക് ഒരധികാരശക്തിയുമില്ല.' (കാര്യ ങ്ങൾ) ഭരമേല്പിക്കപ്പെടുന്നവനായി നിന്റെ റ∫്തന്നെ മതിതാനും! 62-ാം വചനത്തിൽ (അൽപം ആളുകളൊഴികെ) എന്ന് പറഞ്ഞതുകൊണ്ടു ദ്ദേശ്യം അല്ലാഹുവിന്റെ അടിയാൻമാരായ ആളുകളാണെന്ന് 65-ാം വചനത്തിൽ നിന്ന് മനിലാക്കാം. അതായത് പിശാചിന്റെ ഇംഗിതങ്ങൾക്ക് അടിമപ്പെടുവാൻ കൂട്ടാക്കാത്ത സജ്ജനങ്ങളോട് അവന്റെ അധികാരശക്തിയോ കുസൃതിയോ വിലപ്പോകുകയില്ലെന്ന് അടിയാൻമാരൊഴിച്ച് ബാക്കിയുള്ളവരെയാണ് ഞാൻ വഴിപിഴപ്പിക്കുക' എന്ന് ഇബ്ലീസും, "നിന്നെ പിൻപറ്റിയ വഴികെട്ടവരുടെ മേലല്ലാതെ നിനക്കൊരു അധികാരശക്തിയുമില്ല.' എന്ന് അല്ലാഹുവും പറഞ്ഞതായി സൂ: "ഹിജ്ർ 40, 42 വചനങ്ങളിൽ പ്രസ്താവിച്ചതും ഇൗ നല്ല അടിയാൻമാരെക്കുറിച്ചുതന്നെ. മനു ഷ്യരെ വഴിപിഴപ്പിക്കുവാൻ നിനക്ക് കഴിയുന്ന എല്ലാ മാർഗങ്ങളും നിർവിഘ്നം നടത്തു വാൻ നിനക്ക് സ്വാതന്ത്യ്രമുണ്ട്. പക്ഷേ, നീ എന്ത്തന്നെ പ്രയോഗിച്ചാലും എന്റെ നിഷ്ക ളങ്കരായ നല്ല അടിയാൻമാരെ വശീകരിക്കുവാനും, വഴിപിഴപ്പിക്കുവാനും, നിനക്ക് സാധ്യ മാകുന്നതല്ല. നിന്റെ ദുഷ്പ്രേരണകൾക്ക് അടിമപ്പെടുന്നവരെ മാത്രമെ നിന്റെ കെണി യിൽ പെടുത്തുവാൻ നിനക്ക് കഴിയുകയുള്ളൂ. എന്നത്രെ ഇബ്ലീസിനോട് അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം. ഇബ്ലീസിന്റെ ശബ്ദകോലാഹലങ്ങളും, കാലദേശങ്ങൾക്ക നുസരിച്ച പരിഷ്കൃതങ്ങളായ പ്രചരണ പരിപാടികളുംകൊണ്ട് അന്തരീക്ഷം മുറ്റി നിൽക്കുന്ന ഇക്കാലത്ത്-അവന്റെ വക്താക്കളും, സഹകാരികളും, അനുയായികളുമായ ജനക്കൂട്ടം ധാരാളക്കണക്കിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു-അവന്റെ ശബ്ദ ത്തെയും, കുതിരപ്പടയെയും കാലാൾപ്പടയെയും, കുറിച്ച് വിശേഷിച്ചൊന്നും പറയേണ്ടുന്ന ആവശ്യമില്ല. അൽപം സത്യവിശ്വാസവും നിഷ്കളങ്കബുദ്ധിയുമുള്ള ഏവർക്കും ഊഹി ച്ചറിയാവുന്നതാണ്. ധനത്തിന്റെ സമ്പാദനം, വിനിയോഗം, ക്രയവിക്രയം, മക്കളുടെ പരിപാലനം, പരി ശീലനം, ശിക്ഷണം, പഠനം ആദിയായ തുറകളിലെല്ലാം അല്ലാഹുവിന്റെ നിയമനിർദേ ശങ്ങൾക്കും പ്രീതിക്കും വിരുദ്ധമായി പ്രവർത്തിക്കുമാറ് മനുഷ്യരിൽ ദുഷ്പ്രേരണയും സ്വാധീനവും ചെലുത്തുക എന്നത്രെ മനുഷ്യരുടെ സ്വത്തുക്കളിലും മക്കളിലും പങ്കു ചേർന്നുകൊള്ളുക എന്ന് പറഞ്ഞതിന്റെ താൽപര്യം. (കൂടുതൽ വിവരം സൂ: 118- 120 വചനങ്ങളിലും വ്യാഖ്യാനത്തിലും കാണുക) പിശാചിന് മനുഷ്യരെ വഴിപിഴപ്പി ക്കുവാനുള്ള മാർഗങ്ങൾ സുലഭമാണെങ്കിലും അതിൽ നിന്നെല്ലാം രക്ഷപ്രാപിക്കുവാ നുള്ള ഏകമാർഗവും കൂടി (ഭരമേൽപിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി) എന്ന വാക്യത്തിലൂടെ അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു. അതെ, പിശാചിനെ കൈകാര്യകർത്താവാക്കാതെ, അല്ലാഹുവിൽ മാത്രം എല്ലാം അർപിക്കുകയും, അവന്റെ കൈകാര്യങ്ങൾക്ക് വിധേയമായി നിലകൊള്ളുകയും ചെയ്യുന്നപക്ഷം, പിശാചിന്റെ വല യിൽ അകപ്പെടാതെ രക്ഷപ്പെടാം എന്നത്രെ ആ സൂചന.
17:66–67رَّبُّكُمُ ٱلَّذِي يُزۡجِي لَكُمُ ٱلۡفُلۡكَ فِي ٱلۡبَحۡرِ لِتَبۡتَغُواْ مِن فَضۡلِهِۦٓۚ إِنَّهُۥ كَانَ بِكُمۡ رَحِيمٗا
وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا
(66) നിങ്ങളുടെ റ∫് നിങ്ങൾക്ക് വേണ്ടി സമുദ്രത്തിൽ കപ്പലിനെ ചലി പ്പിച്ചുതരുന്നവനത്രെ. അവന്റെ അനു ഗ്രഹത്തിൽ നിന്നും നിങ്ങൾ തേടു വാൻ വേണ്ടി, നിശ്ചയമായും അവൻ, നിങ്ങളിൽ കരുണയുള്ളവനാകുന്നു. (67) സമുദ്രത്തിൽവെച്ച് നിങ്ങൾക്ക് ഉപദ്രവം ബാധിച്ചാൽ നിങ്ങൾ വിളി (ച്ചുപ്രാർഥി)ക്കുന്നവർ (നിങ്ങളുടെ മനുകളിൽ നിന്ന്) ഒഴികെ. എന്നാൽ, അവൻ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോൾ, നിങ്ങൾ തിരിഞ്ഞു കളയുകയായി! മനുഷ്യൻ നന്ദികെട്ടവനാകുന്നു താനും! (66) നിങ്ങളുടെ റ∫് ഇളക്കി (ചലിപ്പിച്ചു)വിടുന്ന (തെളി ക്കുന്ന)വനത്രെ നിങ്ങൾക്കുവേണ്ടി കപ്പലിനെ സമുദ്രത്തിൽ നിങ്ങൾ തേടു(അന്വേഷിക്കു)വാൻ വേണ്ടി അവന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് നിശ്ചയമായും അവൻ ആകുന്നു നിങ്ങളിൽ നിങ്ങളെപ്പറ്റി നിങ്ങ ളോട് കരുണയുള്ളവൻ (67) നിങ്ങളെ സ്പർശി(ബാധി)ച്ചാൽ ഉപദ്രവം, കഷ്ടത സമുദ്രത്തിൽ വഴിതെറ്റി (മറഞ്ഞു-അപ്രത്യക്ഷ മായി)പോകും നിങ്ങൾ വിളിക്കുന്ന (പ്രാർഥിക്കുന്ന)വർ അവൻ ഒഴികെ എന്നാലവൻ നിങ്ങളെ രക്ഷപ്പെടുത്തുമ്പോൾ കരയിലേക്ക് നിങ്ങൾ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ് മനുഷ്യൻ ആകുന്നു നന്ദികെട്ടവൻ. മനുഷ്യർക്ക് ഉപജീവന മാർഗങ്ങൾ അന്വേഷിക്കുവാനും സമ്പാദിക്കുവാനും വേണ്ടി സമുദ്രത്തിലൂടെ കപ്പൽ യാത്ര നടത്തുവാനുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചു തന്നിട്ടു ള്ളവൻ ആരാണോ അവനാണ് നിങ്ങളുടെ റ∫് എന്ന് അല്ലാഹു ഉണർത്തുന്നു. അഥവാ ഈ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചാൽതന്നെ അവനാണ് നിങ്ങളുടെ ഏക റ∫് എന്നും, അത് അവൻ നിങ്ങൾക്ക് ചെയ്തു തന്ന വമ്പിച്ച ഒരനുഗ്രഹമാണെന്നും നിങ്ങൾക്ക് വ്യക്ത മാകുമെന്ന് താൽപര്യം. പക്ഷേ, അനുഗ്രഹത്തിന് സദാ നന്ദി ചെയ്വാൻ കടപ്പെട്ട മനു ഷ്യൻ നന്ദിക്കുപകരം നന്ദികേട് കാണിക്കുകയാണ് ചെയ്യുന്നതെന്നും തുടർന്നുകൊണ്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത് സമുദ്രത്തിൽ വെച്ച് കാറ്റും കോളുംപോലെയുള്ള വല്ല അത്യാപത്തുകളും നേരിടുമ്പോൾ, ബഹുദൈവ വിശ്വാസികളായ ആളുകൾ തങ്ങ ളുടെ ദൈവങ്ങളെയും, ആരാധ്യൻമാരെയുമെല്ലാം മറന്നുകളയുന്നു. എന്നിട്ട് അല്ലാഹു വിനെ മാത്രം വിളിച്ചു രക്ഷക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. ആപത്തിൽ നിന്ന് രക്ഷ പ്പെട്ടു കഴിഞ്ഞാലാകട്ടെ, വീണ്ടും പഴയ നില തന്നെ തുടരുകയും ചെയ്യും. ഇതെത്ര മാത്രം കടുത്ത നന്ദികേടാണെന്ന് ആലോചിച്ചുനോക്കുക! ഇത്തരം നന്ദികെട്ട മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
17:68–69أَفَأَمِنتُمۡ أَن يَخۡسِفَ بِكُمۡ جَانِبَ ٱلۡبَرِّ أَوۡ يُرۡسِلَ عَلَيۡكُمۡ حَاصِبٗا ثُمَّ لَا تَجِدُواْ لَكُمۡ وَكِيلًا
أَمۡ أَمِنتُمۡ أَن يُعِيدَكُمۡ فِيهِ تَارَةً أُخۡرَىٰ فَيُرۡسِلَ عَلَيۡكُمۡ قَاصِفٗا مِّنَ ٱلرِّيحِ فَيُغۡرِقَكُم بِمَا كَفَرۡتُمۡ ثُمَّ لَا تَجِدُواْ لَكُمۡ عَلَيۡنَا بِهِۦ تَبِيعٗا
(68) അപ്പോൾ (ഹേ, കൂട്ടരേ,) നിങ്ങൾ നിർഭയരായിരിക്കുക യാണോ? കരയുടെ ഭാഗത്ത് നിങ്ങളെ അവൻ ആഴ്ത്തിക്കളയുന്നതിനെ! അല്ലെങ്കിൽ, നിങ്ങളുടെമേൽ വല്ല തിനെ! പിന്നെ നിങ്ങൾക്ക് (കാര്യ ങ്ങൾ) ഭരമേല്പിക്കപ്പെടുന്ന ഒരാ ളെയും നിങ്ങൾ കണ്ടെത്താതിരിക്കു കയും (ചെയ്യുന്നതിനെ)! (69) അതല്ല, നിങ്ങൾ നിർഭയരാ യിരിക്കുകയാണോ? അതിൽ ധ സമു ദ്രത്തിൽ പ മറ്റൊരു പ്രാവശ്യം നിങ്ങളെ (വീണ്ടും) മട(ക്കി എത്തി)ക്കുന്ന തിനെ! എന്നിട്ട് ഒരു (ശക്തിയായ) കൊടുങ്കാറ്റ് നിങ്ങളുടെമേൽ അവൻ അയച്ചു നിങ്ങൾ നന്ദികേട് കാണിച്ച തിന്ന് നിങ്ങളെ മുക്കിക്കൊന്നു കള യുന്നതിനെ! പിന്നെ നിങ്ങൾ, നമു ക്കെതിരിൽ അതിനെപ്പറ്റി (നടപടി എടുക്കുവാൻ) പിന്നാലെ കൂടുന്ന ഒരാളെയും നിങ്ങൾക്ക് കണ്ടെത്താതി രിക്കുകയും (ചെയ്യുന്നതിനെ)! (68) അപ്പോൾ നിങ്ങൾ നിർഭയരായിരിക്കുന്നുവോ അവൻ ആഴ്ത്തി ക്കളയുന്നതിനെ നിങ്ങളെ, നിങ്ങളെയും കൊണ്ട് ഭാഗത്ത്, ഭാഗത്തെ കരയുടെ അല്ലെങ്കിൽ അയക്കുന്നതിനെ നിങ്ങളിൽ, നിങ്ങളുടെമേൽ വല്ല ചരൽ വർഷവും, ഒരു ചരൽമഴ, കൊടുങ്കാറ്റ് പിന്നെ നിങ്ങൾ കണ്ടെത്താതെയും നിങ്ങൾക്ക് ഭരമേൽപിക്കപ്പെടുന്നവനെ (ഏറ്റെടുക്കു ന്നവനെ) (69) അതോ, അതല്ല, അല്ലാത്തപക്ഷം നിങ്ങൾ നിർഭയരായോ അവൻ നിങ്ങളെ മടക്കുന്ന (ആവർത്തിക്കുന്ന)തിനെ അതിൽ പ്രാവശ്യം വേറെ, മറ്റു എന്നിട്ട് അയക്കുകയും നിങ്ങളുടെമേൽ ഒരു കഠോരമായത്, രൂക്ഷമായത് കാറ്റിൽ നിന്ന് എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക നിങ്ങൾ അവിശ്വസിച്ച (നന്ദികേട് കാണിച്ച)തിന് (പകരം) പിന്നെ നിങ്ങൾ കണ്ടെത്താതെയും നിങ്ങൾക്ക് നമ്മു ടെമേൽ, നമുക്കെതിരെ അതിനെപ്പറ്റി, അതിന് പിന്നാലെ കൂടുന്ന ഒരാളെയും സാരം:-മേൽ സൂചിപ്പിച്ച പ്രകാരം ആപത്തുകളിൽ നിന്ന് രക്ഷപ്പെട്ടു കരയിൽ എത്തി ച്ചേർന്നാൽ വീണ്ടും പഴയ ശിർക്കിലേക്ക്തന്നെ മടങ്ങുകയാണല്ലോ നിങ്ങൾ ചെയ്യുന്നത്. അപ്പോൾ, മേലിൽ അങ്ങിനെയുള്ള ആപത്തുകളിലൊന്നും പെടുത്തുവാൻ അല്ലാഹു വിന് കഴിയുകയില്ലെന്നാണോ നിങ്ങളുടെ വിചാരം?! ഉദാഹരണമായി: കരയിൽ എത്തി യശേഷം നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുക, അല്ലെങ്കിൽ, നിങ്ങളിൽ വല്ല ചരൽമ അല്ലെങ്കിൽ എനിയും ഒരു തവണ നിങ്ങളെ സമുദ്ര ത്തിലേക്ക് തിരിച്ചുവരുത്തി വീണ്ടും ഒരു കൊടുങ്കാറ്റയച്ചു നിങ്ങളുടെ നന്ദികേടിന് പകരം നിങ്ങളെ മുക്കിക്കൊല്ലുക മുതലായവയൊന്നും സംഭവിക്കുകയില്ലെന്നും, മേലിൽ അങ്ങി നെയൊന്നും നിങ്ങൾക്ക് ഭയപ്പെടാനില്ലെന്നുമാണോ നിങ്ങൾ കരുതുന്നത്! അങ്ങിനെ വല്ലതും സംഭവിക്കുന്നപക്ഷം, നിങ്ങളുടെ കാര്യം ഏറ്റെടുക്കുവാനോ നിങ്ങളെ സഹാ യിക്കുവാനോ ആരും ഉണ്ടായിരിക്കില്ല. അതിന്റെ പേരിൽ അല്ലാഹുവിനെതിരെ വല്ല അനന്തര നടപടിയും എടുക്കുവാനും നിങ്ങൾക്ക് ആരെയും കിട്ടുകയില്ല. മക്കാവിജയത്തിൽ ക്വുറൈശികൾ ഇസ്ലാമിന് കീഴൊതുങ്ങിയ അവസരത്തിൽ ഇക്രി മത്തുബ്നു അബീജഹ്ൽ (റ) നബി (സ്വ)യിൽ നിന്ന് ഓടി രക്ഷപ്പെടുവാൻ വേണ്ടി ഒരു കപ്പലിൽ കയറി അബീസീനിയയിലേക്ക് യാത്രയായി. സമുദ്രത്തിൽവെച്ചു കപ്പൽ ഒരു കൊടുങ്കാറ്റിലും കോളിലും അകപ്പെട്ടു. ഇൗ സമയത്ത് അല്ലാഹുവിനോട്മാത്രം പ്രാർഥി ക്കുന്നത്കൊണ്ടല്ലാതെ ഫലമില്ലെന്ന് കപ്പലിലുള്ളവർ തമ്മിൽ തമ്മിൽ പറഞ്ഞു. ഇത് കേട്ടപ്പോൾ, സമുദ്രത്തിൽ രക്ഷനൽകുവാൻ അല്ലാഹു മാത്രമാണുള്ളതെങ്കിൽ, കരയിലും അങ്ങിനെ തന്നെ ആയിരിക്കുവാനേ നിവൃത്തിയുള്ളൂവെന്ന് ഇക്രിമഃ (റ) യുടെ ഹൃദയം അദ്ദേഹത്തോട് മന്ത്രിച്ചു. അദ്ദേഹം സ്വയം പറഞ്ഞു: "അല്ലാഹുവേ! ഇൗ ആപത്തിൽ നിന്ന് നീ എന്നെ രക്ഷപ്പെടുത്തിത്തന്നാൽ, നിശ്ചയമായും ഞാൻ, മുഹമ്മദിന്റെ അടു ക്കൽ ചെന്നു എന്റെ കൈ അദ്ദേഹത്തിന്റെ കൈയിൽ വെക്കുമെന്ന് (ഇസ്ലാമിന്റെ പ്രതിജ്ഞ ചെയ്യുമെന്നു) ഞാനിതാ കരാർ ചെയ്യുന്നു.' പ്രസ്തുത ആപത്തിൽ നിന്ന് രക്ഷ കിട്ടിയപ്പോൾ, അദ്ദേഹം നബി യുടെ അടുക്കലേക്ക് മടങ്ങി വന്നു മുസ്ലിമാകു കയും ചെയ്തു. ഇസ്ലാമിനുവേണ്ടി വളരെ ധീരമായ സേവനങ്ങൾ അനുഷ്ഠിച്ച ഒരു യുവസ്വഹാബിയായിത്തീർന്നു ഇക്രിമഃ (റ).
17:70۞وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا
(70) തീർച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദ രിച്ചിട്ടുണ്ട്; കരയിലും കടലിലും അവരെ നാം (വാഹനം) കയറ്റുകയും ചെയ്തിരിക്കുന്നു; നല്ല (വിശിഷ്ട) വസ്തുക്കളിൽനിന്നും അവർക്ക് നാം ആഹാരം നൽകുകയും ചെയ്തിരി ക്കുന്നു; നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്ഠത അവർക്ക് നാം നൽകു കയും ചെയ്തിരിക്കുന്നു. (70) അധികത്തെയും)കാൾ നാം സൃഷ്ടിച്ചവരിൽ നിന്ന് ഒരു ശ്രേഷ്ഠമാക്കൽ, മെച്ചപ്പെടുത്തൽ ആദം സന്തതികളാകുന്ന മനുഷ്യവർഗത്തിന് അല്ലാഹു ചെയ്തുകൊടുത്തിട്ടുള്ള ചില പ്ര ത്യേകാനുഗ്രഹങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്: (1) അവരെ നാം ആദരിച്ചിരിക്കുന്നുവെന്ന്. ഇതരജീവികളിൽ നിന്നും വ്യത്യസ്ത മായി മനുഷ്യർക്ക് പ്രകൃത്യാ ലഭിച്ചിട്ടുള്ള എല്ലാ വിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഇരുകാലുകളിൽ നിവർന്ന് നിൽക്കുകയും നടക്കുകയും ചെയ്യുന്ന ശരീരപ്രകൃതി, കാര്യ ങ്ങൾ ഗ്രഹിച്ചറിയുവാനുള്ള വിവേചനശക്തി, പഞ്ചേന്ദ്രിയങ്ങൾ മുഖേന കാര്യങ്ങളെ വിലയിരുത്തുവാനുള്ള ഗ്രഹണശക്തി, ഭൂതവർത്തമാനഭാവി കാലങ്ങളെക്കുറിച്ച് ചിന്തി ക്കുവാനുള്ള കഴിവ്, ഇതരജീവികളെ അടക്കിഭരിക്കുവാനുള്ള പ്രാപ്തി, ഭൂവിഭവങ്ങളെ ചൂഷണം ചെയ്യുവാനുള്ള സാമർഥ്യം, കൈകൊണ്ട് ഭക്ഷണപദാർഥങ്ങൾ എടുത്തുതി ന്നുവാനുള്ള കഴിവ്, ഇതരജീവികൾക്കൊന്നും സാധ്യമല്ലാത്ത എത്രയോ കാര്യങ്ങൾ ചെയ്വാൻ സാധിക്കുമാറുള്ള ശരീരഘടന, വേഷഭൂഷാദി അലങ്കാരങ്ങളും സൗന്ദര്യവി ഭവങ്ങളും ആസ്വദിക്കുവാനുള്ള വാസനയും കഴിവും, വിവിധ ജീവിതമാർഗങ്ങൾ അന്വേ ഷിക്കുവാനുള്ള സാമർഥ്യം, എഴുത്തും വായനയും ശീലിക്കുവാനും ഉപയോഗപ്പെടു ത്തുവാനുമുള്ള സാധ്യത, സംസാരശേഷി എന്നിത്യാദി എത്രയോ കാര്യങ്ങൾ ഇതിനു ഉദാഹരണങ്ങളാകുന്നു. (2) കരയിലും, കടലിലും അവരെ നാം വഹിച്ചു -അഥവാ വാഹനത്തിൽ കയറ്റി ക്കൊണ്ടുപോയിരിക്കുന്നുവെന്ന്. വായുവിലൂടെയും, ശൂന്യാകാശത്തിലൂടെയും മനുഷ്യൻ സഞ്ചരിക്കുന്ന പതിവ് മുൻകാലത്തില്ലാത്തതുകൊണ്ട് അത് രണ്ടിനെക്കുറിച്ചും പ്രത്യേകം എടുത്തു പറയപ്പെട്ടില്ലെങ്കിലും അതതു കാലത്ത് മനുഷ്യന് യഥേഷ്ടം സഞ്ചാരം ചെയ്വാനുതകുന്ന വിവിധതരം വാഹനങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ആ വാഹ നങ്ങൾ വഴി സഞ്ചരിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തി ട്ടുള്ളതിനെയാണിത് സൂചിപ്പിക്കുന്നത്. വാഹനങ്ങൾ ജീവജന്തുക്കളായിരുന്നാലും, മനു ഷ്യനിർമിത വസ്തുക്കളായിരുന്നാലും അവയെ അവന് വിധേയമാക്കിക്കൊടുത്തതും, നിർമാണത്തിന് വേണ്ടുന്ന സാധനസാമഗ്രികളും, സംവിധാനങ്ങളും ശരിപ്പെടുത്തിക്കൊ ടുക്കുന്നതും അല്ലാഹുവാണല്ലോ. (3) നല്ല വിശിഷ്ടമായ ആഹാരവസ്തുക്കളെ നാം അവർക്ക് നൽകിയിരിക്കുന്നു വെന്ന്. ഹൃദ്യവും, രുചികരവും, പോഷകകരവുമായ എല്ലാ ഭക്ഷ്യപദാർഥങ്ങളും, ധാന്യ ങ്ങൾ, ഫലങ്ങൾ, മൽസ്യമാംസങ്ങൾ തുടങ്ങിയ എല്ലാ ഭക്ഷ്യവിഭവങ്ങളും (നല്ല വിശിഷ്ട വസ്തുക്കൾ) എന്ന വാക്കിൽ ഉൾപ്പെട്ടിരിക്കുന്നു. (4) നാം സൃഷ്ടിച്ച വസ്തുക്കളിൽ മിക്കതിനെക്കാളും അവരെ നാം ശ്രേഷ്ഠമാക്കി വെച്ചിരിക്കുന്നുവെന്ന്. മേൽവിവരിച്ചതുപോലെയുള്ള പ്രകൃതിവിഭവങ്ങൾക്ക്പുറമെ, ഐഹിക ജീവിതത്തിൽവെച്ച് ബുദ്ധിയും, അറിവും, പരിചയവും ഉപയോഗപ്പെടുത്തി ക്കൊണ്ട് പുരോഗമനപരവും, സാൻമാർഗികവുമായ ജീവിതം നയിക്കുവാനും ആത്മീയ പുരോഗതി നേടി പാരത്രിക മോക്ഷം ലഭിക്കുവാനും മനുഷ്യന് സാധ്യമാക്കിയിരിക്കു ന്നതും മനുഷ്യന്റെ സവിശേഷത തന്നെ. എല്ലാവിധ സൃഷ്ടികളിലും വെച്ച് ശ്രേഷ്ഠനാണ് മനുഷ്യൻ എന്ന് പലരും പ്രസ്താ അഭിമാനിക്കുന്ന ചിലരിൽ ഇൗ ധാരണ കുറേക്കൂടി ശക്തമായിട്ടാണ് കാണപ്പെടുന്നത്. അങ്ങിനെയുള്ള ചില വ്യക്തികൾ മനു ഷ്യസൃഷ്ടിയുടെ മഹത്വങ്ങൾ വിവരിക്കുന്നത് കണ്ടാൽ, മനുഷ്യൻ പുരോഗമിച്ചു പുരോ ഗമിച്ചു അല്ലാഹുവിന്റെ ഉന്നതപദവി വരേക്കും എത്തിച്ചേർന്നേക്കുമെന്ന് തോന്നിപ്പോകും! ( ) അതേ സമയത്ത് മലക്കുകളെപ്പറ്റി ഇവർ വർണിക്കുന്നത് കാണു മ്പോൾ, അവർ കേവലം യന്ത്രസമാനമായ ചില ജീവികളാണെന്നും തോന്നിപ്പോകുന്നു! മറ്റൊരു വിഷയത്തെപ്പറ്റി പ്രസ്താവിച്ചുകൊണ്ടിരിക്കെസന്ദർഭവശാൽമനുഷ്യന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് ചില സൂചനകൾ നൽകുകയല്ല അല്ലാഹു ഇൗ വചനം മുഖേന ചെയ്തിരിക്കുന്നത്. ഇൗ വചനത്തിന്റെ ഇതിവൃത്തം തന്നെ മനുഷ്യന്റെ ശ്രേഷ്ഠത വിവ രിക്കലത്രെ. ഇതോർത്തുകൊണ്ട് (നാം സൃഷ്ടിച്ചിട്ടുള്ളവരിൽ നിന്ന് മിക്കവരെക്കാളും നാം അവരെമനുഷ്യരെശ്രേഷ്ഠമാക്കിയിരിക്കുന്നു) എന്ന വാക്യം ഒന്ന് പരിശോധിച്ചുനോക്കുക. നാം സൃഷ്ടിച്ചവരെക്കാൾ ശ്രേഷ്ഠരാക്കി' എന്നോ മറ്റോ പറയാതെ, "നാം സൃഷ്ടിച്ചവരിൽ മിക്കവരെക്കാളും ശ്രേഷ്ഠരാക്കി' എന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അപ്പോൾ, മനുഷ്യന്റെ അത്രയോ, അല്ലെങ്കിൽ അവനെക്കാൾ അധികമോ ശ്രേഷ്ഠതയുള്ള മറ്റു വല്ല സൃഷ്ടികളും ഉണ്ടാവാം-അഥവാ ഉണ്ടായിരിക്കും-എന്നാ ണല്ലോ ഇതിൽ നിന്ന് വ്യക്തമാകുന്നത്. പക്ഷേ, ആ സൃഷ്ടി ആരാണെന്നോ, ഏതാ ണെന്നോ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. നമ്മുടെ അറിവിൽ പെട്ടിടത്തോളം മനുഷ്യന് പുറമെ, ജിന്നുകളും മലക്കുകളും എന്നിങ്ങനെ രണ്ടു സമുദായമാണ് ബുദ്ധിജീവിക ളായി വേറെയുള്ളത്. എങ്കിലും, ഇൗ രണ്ടു വർഗമല്ലാതെ വേറെയും വല്ല ബുദ്ധിവർഗവും ഉണ്ടായിക്കൂടാ എന്നില്ലല്ലോ. ആ രണ്ടു സമുദായത്തെക്കുറിച്ചും വേണ്ടത്ര നമുക്കറിയു കയുമില്ലതാനും. അല്ലാഹു പറയുന്നു: (നിന്റെ റ∫ിന്റെ സൈന്യങ്ങളെ അവ നല്ലാതെ അറിയുകയില്ല. 74:31) (നിങ്ങൾ അറിയാത്തത് അവൻ സൃഷ്ടിക്കുകയും ചെയ്യും. 16:8) (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. 24 :45) (സൃഷ്ടിയിൽ അവൻ ഉദ്ദേശിക്കുന്നത് അവൻ വർധിപ്പിക്കുന്നു. (35:1) (അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് ആകാശങ്ങളെയും, ഭൂമിയെയും അവ രണ്ടിലും ജീവി യായി അവൻ വിതരണം ചെയ്തിട്ടുള്ളതിനെയും സൃഷ്ടിച്ചത് 42:29) അപ്പോൾ, ആകാ ശങ്ങളിൽ മലക്കുകളല്ലാത്തതും, നമുക്കറിഞ്ഞുകൂടാത്തതുമായ വേറെയും ജീവിവർഗം ഉണ്ടായിരിക്കുവാൻ സാധ്യതയുണ്ടെന്ന് ഇതൊക്കെ സൂചിപ്പിക്കുന്നു. ആകാശങ്ങളിലു ള്ളവരെപ്പറ്റി പൊതുവെ മലക്കുകൾ എന്ന് പറയപ്പെടുമെന്ന് വന്നാലും അവരിൽ പല തരക്കാരും പല പദവിക്കാരും ഉണ്ടെന്നുള്ളതും അനിഷേധ്യമാകുന്നു. ചുരുക്കിപ്പറ ഞ്ഞാൽ സർവസൃഷ്ടികളെക്കാളും ശ്രേഷ്ഠരാണ് മനുഷ്യരെന്ന് അല്ലാഹു പറഞ്ഞി ട്ടില്ല. മനുഷ്യനെപ്പോലെയോ അതിലധികമോ ശ്രേഷ്ഠതയുള്ള വേറെയും സൃഷ്ടിക ളുണ്ടാവാമെന്നാണ് ഈ വാക്യത്തിൽ നിന്ന് സ്പഷ്ടമാകുന്നതും, ഈ സൃഷ്ടികൾ ഒരു പക്ഷേ, മലക്കുകളല്ലാത്ത വേറെ വല്ല കൂട്ടരുമാവാം. അല്ലെങ്കിൽ മലക്കുകളുടെ വർഗമോ, അവരിൽപെട്ട ഏതെങ്കിലും വിഭാഗമോ ആയിരിക്കാവുന്നതാണ്. അല്ലാഹു വിന്നറിയാം
17:71–72يَوۡمَ نَدۡعُواْ كُلَّ أُنَاسِۭ بِإِمَٰمِهِمۡۖ فَمَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَأُوْلَـٰٓئِكَ يَقۡرَءُونَ كِتَٰبَهُمۡ وَلَا يُظۡلَمُونَ فَتِيلٗا
وَمَن كَانَ فِي هَٰذِهِۦٓ أَعۡمَىٰ فَهُوَ فِي ٱلۡأٓخِرَةِ أَعۡمَىٰ وَأَضَلُّ سَبِيلٗا
(71) എല്ലാ മനുഷ്യരെയും അവ രുടെ നേതാവ് സഹിതം നാം വിളി ക്കുന്ന ദിവസം (ഓർക്കുക). അപ്പോൾ ആർക്ക് തന്റെ (രേഖാ) ഗ്രമ്ലം തന്റെ വലം കയ്യിൽ നൽകപ്പെ ടുന്നുവോ അക്കൂട്ടർ അവരുടെ (രേഖാ)ഗ്രമ്ലം വായിക്കുന്നതാണ്. അവർ ഒരു തരിമ്പും (ഒട്ടും) അനീതി ചെയ്യപ്പെടുകയുമില്ല. (72) ഇവിടത്തിൽ (ഇഹത്തിൽ) ആർ അന്ധനായിരുന്നുവോ അവൻ പരത്തിലും അന്ധനായിരിക്കും; ഏറ്റവും വഴിപിഴച്ചവനുമായിരിക്കും. (71) ദിവസം നാം വിളിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ മുമ്പൻ (നേതാവ്) സഹിതം അപ്പോൾ ആർ നൽകപ്പെട്ടു അവന്റെ ഗ്രമ്ലം തന്റെ വലങ്കയ്യിൽ എന്നാൽ ആ കൂട്ടർ, അവർ വായിക്കും, വായിച്ചുകൊണ്ടിരിക്കും അവരുടെ ഗ്രമ്ലം അവർ അനീതി (അക്രമം) ചെയ്യപ്പെടുകയുമില്ല ഒരു ആരോളം (തരിമ്പും-ഒട്ടും) (72) ആർ ആയിരുന്നാൽ ഇതിൽ (ഇവിടത്തിൽ) അന്ധൻ എന്നാലവൻ പരലോകത്തിൽ അന്ധനായിരിക്കും ഏറ്റം(കൂടുതൽ) പിഴച്ചവനും വഴി (ഇമാമ്) എന്ന വാക്കിനാണ് "നേതാവ്' എന്നർഥം കൽപിച്ചത്. "മുമ്പിൽ നില കൊള്ളുന്നത്, പിൻപറ്റപ്പെടുന്നത്, മാതൃക, "തുറന്ന വഴി' എന്നൊക്കെ അതിന് അർഥ ങ്ങൾ വരും. ഇവിടെ "അവരുടെ നേതാവ്' കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഓരോ മനുഷ്യ സമൂഹവും തങ്ങൾക്ക് മാതൃകയായി സ്വീകരിച്ചുവന്നിരുന്ന നേതാക്കളാണെന്നും, അവ രുടെ കർമങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രമ്ലരേഖകളാണെന്നും വ്യാഖ്യാനിക്കപ്പെ ട്ടിരിക്കുന്നു. രണ്ടു വ്യാഖ്യാനങ്ങളും തമ്മിൽ എതിരില്ലതാനും. ഓരോ സമൂഹത്തിനു മുള്ള നബിമാരെയും സാക്ഷികളെയും കർമരേഖകളെയും മഹ്ശറിൽ ഹാജരാക്കു വ്യക്തമാക്കിയിട്ടുള്ളതാണ്. (സൂ: സുമർ: 69 ഉം മറ്റും നോക്കുക). വല ങ്കയ്യിൽ ഗ്രമ്ലം നൽകപ്പെടുക സജ്ജനങ്ങൾക്കും, ഇടങ്കയ്യിൽ ഗ്രമ്ലം നൽകപ്പെടുക ദുർജ്ജനങ്ങൾക്കുമായിരിക്കും. സജ്ജനങ്ങൾ അവരുടെ ഗ്രമ്ലം കയ്യിൽ കിട്ടുമ്പോൾ, തങ്ങളുടെ സൽകർമങ്ങൾ മുഴുവനും അതിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് കണ്ടുസന്തോഷിക്കുകയും, സാവേശം അത് വായിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇട കയ്യിൽ കിട്ടാതിരുന്നെങ്കിൽ നന്നായേനേ!' എന്ന് കൊതിച്ചുപോകും. (സൂറഃ അൽഹാക്ക്വഃ 19,20,25,26,27 നോക്കുക.) സജ്ജനങ്ങൾ സന്തോഷപൂർവം അത് വായിക്കുന്നതിനെപ്പറ്റിയാണ് "അവർ അവ രുടെ ഗ്രമ്ലം വായിക്കും' എന്ന് ഇവിടെ പറഞ്ഞത്. അവരുടെ ഏതെങ്കിലും ഒരു കർമം അതിൽ രേഖപ്പെടുത്താതെയോ, ഏതെങ്കിലും കർമത്തിന് തക്കപ്രതിഫലം നൽകപ്പെ ടാതെയോ വരുകയില്ല എന്നത്രെ "അവരോട് തരിമ്പുപോലും അനീതി ചെയ്യപ്പെടുക യില്ല' എന്ന് പറഞ്ഞതിന്റെ താൽപര്യം. (ഫതീലൻ) എന്ന വാക്കിനാണ് "ഒരു ഒട്ടും' എന്ന് നാം അർഥം നൽകിയിരിക്കുന്നത്. ഇൗ വാക്കിന്റെ അർഥ ത്തെയും ഉദ്ദേശ്യത്തെയും കുറിച്ചു സൂറഃ 49 ന്റെ വ്യാഖ്യാനത്തിൽ മുമ്പ് വിവരി ച്ചിട്ടുണ്ട്. 72-ാം വചനത്തിന്റെ സാരം ഇതാണ്: നേർമാർഗം അന്വേഷിക്കുക, ദൃഷ്ടാന്തങ്ങളെ പ്പറ്റി ചിന്തിക്കുക, ഉപദേശങ്ങൾ സ്വീകരിക്കുക എന്നിവയൊന്നും ചെയ്യാതെ, ഇൗ ലോകത്ത് അന്ധരായി കഴിഞ്ഞുകൂടിയവർ പരലോകത്ത് യാതൊരു രക്ഷാമാർഗവും കാണാതെ അന്ധരായിതന്നെ കഴിയേണ്ടിവരും. ഏറ്റവും പിഴച്ചവരും ഏറ്റവും നഷ്ടം പിടിപെട്ടവരുമായിരിക്കും അവർ. സൂറത്തുൽ ഹജ്ജ് 46-ൽ അല്ലാഹു പറയുന്നു: (സാരം: കണ്ണുകൾക്കല്ല അന്ധത ബാധി ക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങൾക്കാണ് അന്ധത ബാധിക്കുന്നത്).
17:73–75وَإِن كَادُواْ لَيَفۡتِنُونَكَ عَنِ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ لِتَفۡتَرِيَ عَلَيۡنَا غَيۡرَهُۥۖ وَإِذٗا لَّٱتَّخَذُوكَ خَلِيلٗا
وَلَوۡلَآ أَن ثَبَّتۡنَٰكَ لَقَدۡ كِدتَّ تَرۡكَنُ إِلَيۡهِمۡ شَيۡـٔٗا قَلِيلًا
إِذٗا لَّأَذَقۡنَٰكَ ضِعۡفَ ٱلۡحَيَوٰةِ وَضِعۡفَ ٱلۡمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيۡنَا نَصِيرٗا
(73) (നബിയേ) നിശ്ചയമായും, നിനക്ക് നാം "വഹ്യ്' (സന്ദേശം) നൽകിയിട്ടുള്ളതിൽ നിന്ന് അവർ നിന്നെ (തെറ്റിച്ചു) കുഴപ്പത്തിലാക്കു മാറായിരിക്കുന്നു: ഇതല്ലാത്തത് (വല്ലതും) നമ്മുടെ പേരിൽ നീ കെട്ടി ച്ചമക്കുവാൻ വേണ്ടി. എന്നാൽ (അപ്പോൾ) അവർ നിന്നെ ഒരു ചങ്ങാ തിയാക്കുക തന്നെ ചെയ്യുന്നതുമാണ്. (74) നിന്നെ നാം ഉറപ്പിച്ചു നിറു ത്തിയിട്ടില്ലായിരുന്നെങ്കിൽ, തീർച്ച യായും, നീ അവരിലേക്ക് അല്പ മൊന്ന് ചാഞ്ഞു പോയേക്കുകതന്നെ ചെയ്യുമായിരുന്നു. (75) എന്നാൽ (ചാഞ്ഞുപോ യാൽ) നിനക്ക് നാം (ഈ) ജീവിത ത്തിലെ ഇരട്ടി (ശിക്ഷ)യും മരണ ത്തിലെ ഇരട്ടി (ശിക്ഷ) യും ആസ്വദി പ്പിക്കുകതന്നെ ചെയ്യുന്നതാണ്. സഹാ യകനെയും നീ കണ്ടെത്തുകയുമില്ല. 73 പ നിശ്ചയമായും അവരാകാറായിരിക്കുന്നു, ആകുമാറായി നിന്നെ കുഴപ്പത്തിലാക്കുക തന്നെ യാതൊന്നിൽ നിന്ന് നാം വഹ്യ് നൽകിയ നിനക്ക്, നിന്നിലേക്ക് നീ കെട്ടിച്ചമക്കു (കെട്ടിപ്പറയു)വാൻ നമ്മുടെ പേരിൽ ഇതല്ലാ (അതല്ലാ) ത്തതിനെ അപ്പോൾ, അന്നേരം, എന്നാൽ അവർ നിന്നെ ആക്കുക തന്നെ ചെയ്യുന്നതാണ് ഒരു ചങ്ങാതി, സുഹൃത്ത് (74) ഇല്ലായിരുന്നെങ്കിൽ നിന്നെ നാം ഉറപ്പിച്ചു നിറുത്തൽ തീർച്ചയായും നീ ആയേക്കും (ആകുമാറാകുന്നതാണ്) നീ ചായുക, ചെരിയുക അവരിലേക്ക് കുറഞ്ഞ വസ്തു (അൽപമൊന്ന്കുറച്ചൊന്ന്) (75) എന്നാൽ, അപ്പോൾ നിനക്ക് (നിന്നെ) നാം ആസ്വദി (അനുഭവി)പ്പിക്കുക തന്നെ ചെയ്യും ഇരട്ടി ജീവിതത്തിന്റെ (ലെ) ഇരട്ടിയും മരണത്തിന്റെ (ലെ) പിന്നെ നീ കണ്ടെത്തുക (നിനക്ക് കിട്ടുക)യില്ല നിനക്ക് നമുക്കെ തിരെ ഒരു സഹായകനെയും. തൗഹീദിന്റെ പ്രബോധനത്തിൽ നബി ˜ വല്ല അയവോ വിട്ടുവീഴ്ചയോ കാണി ക്കുന്നപക്ഷം, തങ്ങൾക്ക് നബി ˜ യുമായുള്ള വൈരം അവസാനിപ്പിക്കുകയും, അനു ഭാവത്തിൽ വർത്തിക്കുകയും ചെയ്യാമെന്ന് മുശ്രിക്കുകൾ ആഗ്രഹിച്ചിരുന്നു. അതിനായി അവർ ചില ഉപായങ്ങൾ പ്രയോഗിക്കുകയും ചിലപ്പോൾ ചില ഉപാധികൾ സമർപ്പിക്കു കയും ചെയ്തിരുന്നു. അവരുടെ സമ്മർദത്തിന്റെ ശക്തിയും അവർ സത്യവിശ്വാസം സ്വീകരിക്കുന്നതിൽ നബി ˜ ക്കുള്ള അതീവതാൽപര്യവും നോക്കുമ്പോൾ, അവരുടെ ആവശ്യത്തിന് നബി ˜ കുറച്ചെങ്കിലും വഴങ്ങിക്കൊടുക്കുവാൻ തയ്യാറാകുവാൻ എളു പ്പമാണ്. പക്ഷേ, അങ്ങിനെ ഒരിക്കലും സംഭവിക്കുകയുണ്ടായിട്ടില്ല. കാരണം, സത്യ ത്തിന്റെ നേർരേഖയിൽ നിന്ന് അണുപോലും തെറ്റാതെ അല്ലാഹു നബി ˜ യെ സ്ഥിര പ്പെടുത്തി ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ്. അതില്ലായിരുന്നുവെങ്കിൽ, നബി ˜ സ്വാഭാ വികമായും അവരുടെ നേരെ അൽപമൊന്നു ചാഞ്ഞുപോകുമായിരുന്നു. എനി, നബി ˜ അങ്ങിനെ ഒരു ചായ്വുണ്ടായെന്നു സങ്കൽപിക്കുക. എന്നാലത് അല്ലാഹു ഒരിക്കലും അവഗണിക്കുവാൻ പോകുന്നില്ല. അതിന്റെ പേരിൽ ഇഹത്തിലും പരത്തിലും അല്ലാഹു ഇരട്ടിക്കണക്കിൽ അതിനു ശിക്ഷ നൽകുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയമായാലാകട്ടെ, അതിൽ നിന്ന് രക്ഷ നൽകുവാൻ ഒരാൾക്കും സാധ്യ മാകുന്നതുമല്ല എന്നൊക്കെയാണ് ഈ വചനങ്ങളിൽ പറഞ്ഞതിന്റെ ചുരുക്കം. താഴെ പറയുന്ന സംഗതികൾ ഈ വചനങ്ങളിൽ നിന്ന് മനിലാക്കുവാൻ കഴിയു ന്നതാണ്. (1) എത്ര ഉന്നതനിലവാരത്തിലുള്ള ആളായാലും അല്ലാഹുവിങ്കൽ നിന്നുള്ള പ്രത്യേക കാവൽ ഇല്ലാത്തപക്ഷം, സമ്മർദ്ദങ്ങളുടെ പ്രവാഹം നിമിത്തം മനുഷ്യൻ അബദ്ധത്തിൽ പതിച്ചേക്കുവാൻ ഇടയുണ്ട്. ഈ വചനം അവതരിച്ചപ്പോൾ, നബി ˜ ഇപ്രകാരം പ്രാർഥി യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: സാരം: അല്ലാഹുവേ, ഒരു കണ്ണിമവെട്ടുന്ന നേരം പോലും നീ എന്നെ എന്നിലേക്ക് തന്നെ ഭരമേൽപിച്ചു വിടരുതേ!) അഥവാ എന്റെ എല്ലാ കാര്യവും എല്ലാ യ്പ്പോഴും നീ തന്നെ ഏറ്റെടുത്തു നല്ല നിലയിലാക്കിത്തരണേ എന്നുദ്ദേശ്യം. (2). ഒരാളുടെ ഉന്നത പദവിയോ, ഉൽകൃഷ്ട സ്ഥാനമോ നിമിത്തം അയാൾ ചെയ്യുന്ന തെറ്റുകുറ്റങ്ങളുടെ ശിക്ഷയിൽനിന്ന് അയാൾക്ക് ഒഴിവ് കിട്ടുകയില്ല. പ്രവാചകൻമാർ പാപ മുക്തരാണ്. നബി തിരുമേനി ˜ യാകട്ടെ, അവരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠനും. എന്നി ട്ട്പോലും നബി ˜ യോട് അല്ലാഹു പറയുന്നു: "നീ അങ്ങിനെ ചെയ്തുപോയാൽ നിനക്ക് ഇൗ ജീവിതത്തിലും മരണത്തിലും-അഥവാ അനുഭവിപ്പി ക്കുമെന്ന്'. മറ്റൊരു സ്ഥലത്ത് പറയുന്നു: "നീയെങ്ങാനും ശിർക്ക് പ്രവർത്തിച്ചെങ്കിൽ, നിശ്ചയമായും, നിന്റെ കർമം നിഷ്ഫലമാകുകയും, നീ നഷ്ടക്കാരിൽ പെട്ടുപോകു കയും തന്നെ ചെയ്യും'. (സുമർ 65) നബി ˜ യോടും പ്രവാചകൻമാരോടുമുള്ള ഇത്തരം കനത്ത താക്കീതുകളുടെയും ഉന്നം പ്രധാനമായും അവരുടെ സമുദായങ്ങളായിരിക്കു ന്നതാണ്. (3) ഉന്നതൻമാരായ ആളുകളിൽ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങൾക്ക് സാധാരണക്കാ രുടെതിനെക്കാൾ കവിഞ്ഞ തോതിലായിരിക്കും ശിക്ഷ നൽകപ്പെടുകയെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാകുന്നു. ഇതനുസരിച്ചാണ് നബി ˜ യുടെ പത്നിമാരോട് ഇങ്ങിനെ പറഞ്ഞത്: സ്ലിഷ (നബിയുടെ പത്നിമാരേ, നിങ്ങളിൽ നിന്ന് ആരെങ്കിലും വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവരുന്നപക്ഷം, അവൾക്ക് രണ്ടി രട്ടിയായി ശിക്ഷ ഇരട്ടിച്ചുകൊടുക്കപ്പെടുന്നതാണ്. അത് അല്ലാഹുവിന്റെ അടുക്കൽ ഒരു കാര്യമാകുന്നു. (അഹ്സാബ്: 30)
17:76–77وَإِن كَادُواْ لَيَسۡتَفِزُّونَكَ مِنَ ٱلۡأَرۡضِ لِيُخۡرِجُوكَ مِنۡهَاۖ وَإِذٗا لَّا يَلۡبَثُونَ خِلَٰفَكَ إِلَّا قَلِيلٗا
سُنَّةَ مَن قَدۡ أَرۡسَلۡنَا قَبۡلَكَ مِن رُّسُلِنَاۖ وَلَا تَجِدُ لِسُنَّتِنَا تَحۡوِيلًا
(76) നിശ്ചയമായും, അവർ നിന്നെ ഭൂമിയിൽ (നാട്ടിൽ) നിന്ന് മിരട്ടി വിടുമാറായിരിക്കുന്നു; നിന്നെ അതിൽനിന്നും പുറത്താക്കുവാൻ വേണ്ടി. എന്നാൽ, (അപ്പോൾ) നിന്റെ പിന്നീട് അവർ അൽപമല്ലാതെ (അവിടെ) താമസിക്കുകയില്ലതാനും. (77) (അതെ) നമ്മുടെ റസൂലുക ളിൽനിന്ന് നിന്റെ മുമ്പ് നാം അയക്കു കയുണ്ടായിട്ടുള്ളവരുടെ (കാര്യത്തി ലുണ്ടായ) നടപടിച്ചട്ടം! നമ്മുടെ നട പടിച്ചട്ടത്തിന് ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. (76) (അവിടെ) നിന്ന് എന്നാൽ, അപ്പോൾ അവർ താമസിക്കുക (കഴിഞ്ഞുകൂടുക)യില്ല നിന്റെ പിന്നീട്, നിനക്കെ തിരിൽ ധ നിന്റെ പിന്നിൽ പ അൽപം (കുറച്ച്) അല്ലാതെ (77) നടപ ടിച്ചട്ടം, പതിവ് യാതൊരുവരുടെ നാം അയക്കുകയുണ്ടായ നിന്റെ മുമ്പ് നമ്മുടെ റസൂലുകളിൽ നിന്ന് നീ കണ്ടെത്തുകയുമില്ല നമ്മുടെ നടപടിച്ചട്ടത്തിന് ഒരു സ്ഥിതിമാറ്റം (ഭേദഗതി) വരുത്തൽ എന്ന വാക്കിന് "നിന്റെ പിന്നീട്' എന്നും "നിനക്കെതിരിൽ' എന്നും അർത്ഥ മാകാവുന്നതാണ്. ഖൽഫക ("നിന്റെ പിന്നിൽ') എന്നും ഇവിടെ വായിക്കപ്പെട്ടി ട്ടുണ്ട്. ഒരേ സാരത്തിൽ തന്നെയാണ് അപ്പോഴും കലാശിക്കുന്നത്. കുതന്ത്രങ്ങളും ഉപദ്രവങ്ങളും വഴി നബി ˜ യെ മക്കയിൽനിന്ന് പുറത്താക്കി സ്വൈരം കെടുത്തുവാൻ മുശ്രിക്കുകൾ നടത്തിക്കൊണ്ടിരിക്കുന്ന യത്നങ്ങളെക്കുറിച്ചാണ് പ്രസ്താ വിക്കുന്നത്. രാജ്യം ത്യജിച്ചുപോകുവാൻ നബി ˜ യെ നിർബന്ധിതനാക്കുമാറുള്ള ശ്രമ ങ്ങൾ പലതും അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ അവർക്കതിന് കഴിഞ്ഞി ട്ടില്ല. അങ്ങിനെ സംഭവിച്ചാലാകട്ടെ, അവർക്കതുകൊണ്ട് രക്ഷ കിട്ടുവാനും പോകുന്നില്ല. നബി ˜ ബഹിഷ്കൃതനായിക്കഴിഞ്ഞാൽ, പിന്നീടവർക്ക് അധികമൊന്നും അവിടെ സമാ ധാനത്തോടിരിക്കുവാൻ സാധിക്കുകയില്ല. മുൻപ്രവാചകൻമാരുടെ ചരിത്രത്തിലും അല്ലാഹു സ്വീകരിച്ചുവന്ന ഒരു നടപടിച്ചട്ടമാണ്, അവരുടെ ജനത അവരെ ബഹിഷ്ക്ക രിച്ചാൽ പിന്നെ അവർ ശിക്ഷക്ക് വിധേയരാകുമെന്നുള്ളത്. ഇവരുടെ ഗതിയും അതുത ന്നെയായിരിക്കും. ആ ചട്ടത്തിൽ ഭേദഗതിയൊന്നും ഉണ്ടാവാൻ പോകുന്നില്ല എന്ന് സാരം. നബി ˜ ഹിജ്റഃ പോയി രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും ബദ്റിൽവെച്ച് അവരിലുള്ള നെടും തൂണുകളായിരുന്ന എഴുപതുപേർ കൊല്ലപ്പെടുകയും, എഴുപതുപേർ ബന്ധന സ്ഥരാകുകയും ചെയ്തു. നട്ടെല്ലൊടിഞ്ഞ അവർ പല ഏറ്റുമുട്ടലുകൾക്ക്ശേഷം, അധികം താമസിയാതെ മുഴുവൻ ഇസ്ലാമിന് കീഴൊതുങ്ങേണ്ടി വരുകയും ചെയ്യും. വിഭാഗം - 9
17:78–79أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمۡسِ إِلَىٰ غَسَقِ ٱلَّيۡلِ وَقُرۡءَانَ ٱلۡفَجۡرِۖ إِنَّ قُرۡءَانَ ٱلۡفَجۡرِ كَانَ مَشۡهُودٗا
وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامٗا مَّحۡمُودٗا
(78) സൂര്യൻ (ഉച്ച) തിരിയു മ്പോൾ (മുതൽ) രാത്രി ഇരുട്ടുന്നത് വരെ നീ നമസ്കാരം നിലനിറു ത്തുക; പ്രഭാത (നമസ്കാര)ത്തിലെ പാരായണവും ധ നിലനി റുത്തുക പ നിശ്ചയമായും, പ്രഭാത (നമസ്കാര) ത്തിലെ പാരായണം, സാക്ഷ്യപ്പെടുത്തുന്നതാ കുന്നു. (79) രാത്രിയിൽനിന്നും ധ തന്നെ, അൽപസമയം പ അതുമായി നീ "തഹ നമ സ്കാരം പ ചെയ്തുകൊള്ളുക; നിനക്ക് ധ നിർബന്ധത്തിന് പുറകെ പ കൂടുതലായുള്ള ഒരു കാര്യം (ഐച്ഛികം) എന്ന നിലക്ക്. നിന്റെ റ∫് നിന്നെ സ്തുതിക്കപ്പെ ടുന്നതായ ഒരു സ്ഥാനത്ത് എഴു ന്നേൽപിച്ചു തന്നേക്കാം. (78) നമസ്കാരം നിലനിറുത്തുക നീക്കത്തിന്, തിരിയുന്നതിന് (തിരിയുമ്പോൾ) സൂര്യന്റെ, സൂര്യൻ ഇരുട്ടു (ന്നത്) വരെ രാത്രി പാരായണവും, പ്രഭാത (നമസ്കാര) ത്തിലെ നിശ്ച യമായും പാരായണം, പ്രഭാതത്തിലെ അതാകുന്നു, ആയിരി ക്കുന്നു സാക്ഷ്യം വഹിക്കപ്പെടുന്നത്, ഹാജരാക്കപ്പെടുന്നത് (79) രാത്രിയിൽ നിന്ന് (തന്നെ) നീ തഹജ്ജുദ് (നമസ്കാരം) ചെയ്യുക അതു മായി, അതുകൊണ്ട് കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്ക് നിനക്ക് ആയേക്കാം നിന്നെ നിയോഗിക്കുക, എഴുന്നേൽപിക്കുക, അയക്കുക നിന്റെ റ∫് ഒരു സ്ഥാനത്ത് സ്തുതിക്കപ്പെടുന്നതായ സ്വുബ്ഹ് നമസ്കാരത്തെ ഉദ്ദേശിച്ചാണ് പ്രഭാതത്തിലെ പാരായണം ( ) എന്നു പറഞ്ഞിരിക്കുന്നത്. നമസ്കാര കർമത്തിലെ പ്രധാന ഘടകങ്ങ ളായ സുജൂദ് ( സാഷ്ടാംഗം (കുമ്പിടൽ), ക്വിയാമ് ( -നിറുത്തം) എന്നിവ പോലെയുള്ള ഒരു പ്രധാന ഘടകം തന്നെയാണ് പാരായണവും. അതുകൊണ്ട് നമസ്കാര കർമത്തെ ഉദ്ദേശിച്ച് ആ മൂന്നു വാക്കുകളും ഉപയോഗിക്കാറുള്ളതുപോലെ (പാരായണം ചെയ്യൽ) എന്ന വാക്കും ഉപ യോഗിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും സ്വുബ്ഹ് നമസ്കാരത്തെപ്പറ്റി മാത്രം ആ വാക്ക് ഉപയോഗിച്ചതിൽചില വ്യാഖ്യാതാക്കൾ ചൂണ്ടിക്കാട്ടിയതുപോലെസ്വുബ്ഹ് നമസ്കാ രത്തിൽ മറ്റു നമസ്കാരങ്ങളെക്കാൾ പാരായണം ചെയ്യുന്നത് നന്നായിരിക്കു മെന്ന ഒരു സൂചന കാണാം. നബി ˜ യുടെ ചര്യ പരിശോധിക്കുമ്പോൾ അങ്ങിനെത്ത ന്നെയാണ് കാണപ്പെടുന്നതും. "തഹജ്ജുദ്' ( ) എന്ന വാക്കിന് ഉറക്കിൽ നിന്നുണ രുക എന്നും മറ്റുമാണ് അർത്ഥം. രാത്രിയിൽ അൽപമെങ്കിലും ഉറങ്ങിയശേഷം എഴു ന്നേറ്റ് ചെയ്യപ്പെടുന്ന ഐച്ഛിക നമസ്കാരത്തിന് കൾപ്പിക്കഡ (തഹജ്ജുദ് നമസ്കാരം) എന്നു പറയുവാൻ കാരണം ഇതിൽനിന്ന് വ്യക്തമാണ്. ദിനംപ്രതി അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങളാണല്ലോ ഇസ്ലാമിലുള്ളത്. അവയിൽ ള്വുഹ്ർ, അസ്വർ, മഗ്രിബ്, എന്നീ നാലും സൂര്യൻ ഉച്ചതിരിഞ്ഞത് മുതൽ രാത്രി ശരിക്കും ഇരുട്ടുമൂടുന്നതു വരെയുള്ള സമയങ്ങളിലാകുന്നു. ഈ നാലും സമയം തെറ്റാതെ കൃത്യനിഷ്ഠയോടുകൂടി നിർവഹിച്ചുപോരണമെന്നും അഞ്ചാമത്തെ പ്രഭാതവേളയിൽ അനുഷ്ഠിച്ചുപോരണമെന്നും അല്ലാഹു കൽപിക്കുന്നു. കൽപന നബി ˜ യെ അഭിമുഖീകരിച്ചു കൊണ്ടാണെങ്കിലും എല്ലാ വർക്കും ബാധകമാണെന്ന് പറയേണ്ടതില്ല. പ്രഭാത നമസ്കാരം സാക്ഷ്യപ്പെടുത്തപ്പെ ട്ടതാണ്( )എന്ന് ഓർമിപ്പിച്ചുകൊണ്ട് അതിന്റെ കാര്യം പ്രത്യേകം ഗൗനിക്കപ്പെടേ ണ്ടതുണ്ടെന്നും ഉണർത്തിയിരിക്കുന്നു. ആ നമസ്കാരത്തിങ്കൽ മലക്കുകൾ ഒരുമിച്ചു കൂടുകയും, അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നാണ് "അത് സാക്ഷ്യപ്പെടു ത്തപ്പെടു"മെന്ന് പറഞ്ഞതിന്റെ താൽപര്യമെന്ന് ഹദീഥുകളിൽ നിന്ന് വ്യക്തമാകുന്നു. മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നതും അത് തന്നെ. സ്വുബ്ഹു നമ സ്കാരവേളയിൽ രാത്രിയിലെ മലക്കുകളും, പകലിലെ മലക്കുകളും ഒരുമിച്ചു കൂടുന്ന താണെന്നും അതിൽ അവർ സംബന്ധിക്കുമെന്നും നബി ˜ പറഞ്ഞതായി ഒന്നില ധികം ഹദീഥുകളിൽ വന്നിട്ടുണ്ട്.(അ;ബു; തി;ന) ഉറക്കിൽനിന്ന് ഉണർച്ചയിലേക്കും, സ്വസ്ഥതയിൽനിന്ന് ജോലിത്തിരക്കിലേക്കും, ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും പോലെ യുള്ള പല സ്ഥിതിമാറ്റങ്ങളും അല്ലാഹുവിന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്ന സമയമാണ് അതെന്നത്രെ ചില വ്യാഖ്യാതാക്കൾ അതിന് നൽകുന്ന വ്യാഖ്യാനം. തഹജ്ജുദ് നമസ്കാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് പല വചനങ്ങളും നബിവചനങ്ങളും കാണാവുന്നതാണ്. പുണ്യകർമങ്ങളുടെ കൂട്ടത്തിൽ വളരെ മുൻപ ന്തിയിൽ നിൽക്കുന്ന ഒരു കർമമാണിത്. നിർബന്ധ നമസ്കാരങ്ങളെപ്പറ്റി കൽപിച്ച ശേഷം, രാത്രിയിൽ തഹജ്ജുദ് നമസ്കാരം ചെയ്യണമെന്ന് പ്രത്യേകം എടുത്തുപറ ഞ്ഞതിൽനിന്ന് തന്നെ അതിന്റെ പ്രാധാന്യം ഏറെക്കുറെ മനിലാക്കാമല്ലോ. (നിനക്ക് കൂടുതലായുള്ള കാര്യം) എന്ന് നബി ˜ യെ അഭിമുഖീകരിച്ചു പറഞ്ഞതിന് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നു. (1) നബി ˜ ക്കും അവിടുത്തെ സമുദായത്തിനും അഞ്ചുനേരത്തെ നിർബന്ധ നമ സ്കാരങ്ങൾക്ക് പുറമെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ഐച്ഛിക കർമമാണത്. (2) മറ്റുള്ളവർക്കൊന്നും കൂടാതെ നബി ˜ പ്രത്യേകമായി നിശ്ചയിക്കപ്പെട്ട ഒരു നിർബന്ധ കർമമാണത്. നബി ˜ യല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഐച്ഛികവു മായിരിക്കും. രണ്ടായാലും ശരി, രാത്രിയിലെ ഐച്ഛിക നമസ്കാരത്തിൽ നബി ˜ വളരെയധികം നിഷ്കർഷ പാലിച്ചിരുന്നുവെന്നും, കാലിൽ നീര് കെട്ടുമാറ് ദീർഘനേരം നമസ്കരി ക്കാറുണ്ടായിരുന്നുവെന്നും ഹദീഥുകളിൽ നിന്ന് അറിയപ്പെട്ടതാകുന്നു. അങ്ങയുടെ പാപ ങ്ങളെല്ലാം അല്ലാഹു പൊറുത്തുതന്നിരിക്കെ, ഇത്രയധികം ബുദ്ധിമുട്ടുന്നത് എന്തിനാ ണെന്ന് (റ) ചോദിച്ചപ്പോൾ (ആ സ്ഥിതിക്ക് ഞാനൊരു നന്ദിയുള്ള അടിയാനായിരിക്കേണ്ടേ?!) എന്നായിരുന്നു തിരുമേനി മറുപടി പറഞ്ഞത്. നമസ്കാരങ്ങളെ നിലനിറുത്തുവാനും, രാത്രിയിൽ തഹജ്ജുദ് നമസ്ക രിക്കുവാനും കൽപിച്ചതിനെത്തുടർന്ന് അല്ലാഹു നബി ˜ യോട് പറ യുന്നു: (നിന്റെ റ∫് സ്തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്ത് നിന്നെ എഴുന്നേൽപിച്ചു തന്നേക്കാം.) "ഉണ്ടായേക്കാം' എന്ന് അല്ലാഹു പറ യുന്ന കാര്യം ഉണ്ടാകുക തന്നെ ചെയ്യുന്നതാണ്. മേൽപറഞ്ഞ കൽപനകൾ പാലിക്കു ന്നപക്ഷം, എല്ലാവരാലും സ്തുതിക്കപ്പെടുന്ന ഒരു ഉന്നത സ്ഥാനം നബി ˜ നൽകു ആ കൽപനകൾ പാലിക്കുവാനുള്ള ഒരു പ്രോത്സാഹ നവും കൂടിയാണിത്. "സ്തുതിക്കപ്പെടുന്ന സ്ഥാനം' കൊണ്ടുള്ള വിവക്ഷ എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും മഹ്ശർ മഹാസമ്മേളനത്തിൽ താഴെ കാണുന്നവിധം സൃഷ് ടികൾക്കെല്ലാം ആശ്വാസം ലഭിക്കുമാറ് നബി ˜ ശുപാർശ ചെയ്വാൻ അനു വദിച്ചുകൊടുക്കുന്ന ആ സ്ഥാനമാണതുകൊണ്ട് വിവക്ഷയെന്ന് ഹദീഥുകളിൽ നിന്ന് മനിലാക്കാവുന്നതാണ്. ഇബ്നുജരീർ (റ) പ്രസ്താവിച്ചതുപോലെ, വ്യാഖ്യാ താക്കളിൽ അധികമാളുകളുടെ അഭിപ്രായവും അതു തന്നെയാണ്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള സൃഷ്ടികളെല്ലാം സമ്മേളിക്കുന്ന അതിമഹത്തായ സദാണല്ലോ മഹ്ശർ. അവിടെ വെച്ച് എല്ലാവരും അനിശ്ചിതാവ സ്ഥയിൽ ദീർഘകാലം ഭയവിഹ്വലരായി കഴിയുമ്പോൾ, തങ്ങളുടെ വിചാരണ കഴിച്ചു രണ്ടിലൊരു തീരുമാനമെടുത്തു തരുവാൻ അല്ലാഹുവിനോട് ശുപാർശ ചെയ്യണമെന്ന് പ്രവാചക പ്രമുഖന്മാരായ പലരോടും ജനങ്ങൾ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞു അതിൽനിന്ന് ഒഴിവാകും. അവസാനം അവർ നബി തിരുമേനി ˜ യെ സമീപിക്കും. തിരുമേനി അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവി നോട് പ്രാർഥിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യും. അല്ലാഹു അത് സ്വീകരിച്ചു എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കു കയും ചെയ്യും. ഇതാണ് പ്രസ്തുത ഹദീഥുകളുടെ രത്നച്ചുരുക്കം. സൃഷ്ടികളെയെല്ലാം ബാധിക്കുന്നതും, എല്ലാവർക്കും ആശ്വാസം നൽകുന്നതും എല്ലാവരുടെയും സ്തുതിക്ക് കാരണമായിത്തീരുന്നതുമായ ശുപാർശയാണത്. (ഏറ്റവും മഹത്തായ ശുപാർശ) എന്ന പേരിൽ അതറിയപ്പെടുന്നു. ഇതി നെപ്പറ്റി പ്രബലങ്ങളായചെറുതും വലുതുമായപല ഹദീഥുകളും നിലവിലുണ്ട്. അവ യിൽ കേവലം ചെറുതായ ഒരു ഹദീഥ് മാത്രം ഓർമക്കായി ഇവിടെ ഉദ്ധരിക്കാം. ഇബ്നു ഉമർ (റ) ഇപ്രകാരം പ്രസ്താവിക്കുന്നു: "ക്വിയാമത്ത്നാളിൽ, മനുഷ്യർ മുട്ടുകുത്തി വീണവരായിത്തീരും. ഇന്നവരേ, ഇന്നവരേ, ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യണ മെന്ന് പറഞ്ഞുകൊണ്ട് ഓരോ സമുദായവും അതിന്റെ നബിമാരുടെ പിന്നാലെ കൂടും. അവസാനം ഈ ശുപാർശ നബി ˜ യിൽ ചെന്നവസാനിക്കും. അതാണ് അദ്ദേഹത്തെ സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനത്ത് അല്ലാഹു എഴുന്നേൽപിച്ചുകൊടുക്കുന്ന ആ ദിവസം.' (ബുഖാരി). "ബാങ്കുവിളി കേട്ടാൽ (അത് കഴിഞ്ഞ ഉടനെ) ഇപ്രകാരം പറയുന്നവർക്ക് ക്വിയാ മത്ത് നാളിൽ എന്റെ ശുപാർശ ലഭിക്കുന്നതാണ്, എന്ന് നബി ˜ അരുളിച്ചെയ്ത തായി ജാബിർ (റ) വഴി ഇമാം ബുഖാരീ (റ) ഉദ്ധരിച്ചിരിക്കുന്നു: (സാരം: ഈ പരിപൂർണമായ വിളിയുടെയും, നിലനിന്നുപോരുന്ന നമസ്കാരത്തിന്റെയും അധിപ നായ അല്ലാഹുവേ! മുഹമ്മദിന് നീ "വസീലത്തും,' "ഫദ്വീലത്തും' നൽകേണമേ! അദ്ദേ ഹത്തോട് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്തുതിക്കപ്പെടുന്ന സ്ഥാനത്ത് അദ്ദേഹത്തെ എഴുന്നേൽപിച്ചുകൊടുക്കുകയും ചെയ്യേണമേ! "വസീലത്ത്' എന്നാൽ അല്ലാഹുവിന്റെ സാമീപ്യമാകുന്ന ഉന്നത പദവി എന്നും, "ഫദ്വീലത്ത്' എന്നാൽ മറ്റുള്ളവർക്കില്ലാത്ത ശ്രേഷ്ഠ പദവി എന്നും സാമാന്യമായി പറയാം. ( )
17:80وَقُل رَّبِّ أَدۡخِلۡنِي مُدۡخَلَ صِدۡقٖ وَأَخۡرِجۡنِي مُخۡرَجَ صِدۡقٖ وَٱجۡعَل لِّي مِن لَّدُنكَ سُلۡطَٰنٗا نَّصِيرٗا
(80) (നബിയേ) നീ പറയുകയും ചെയ്യുക: "എന്റെ റേ∫! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേ ശിപ്പിക്കുകയും, സത്യത്തിന്റെതായ പുറപ്പാട് പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കൽനിന്ന് എനിക്ക് സഹായകമായ ഒരു (അധി കൃത) ശക്തിയും നീ ഏർപ്പെടുത്തി ത്തരേണമേ!' (80) നീ പറയുകയും ചെയ്യുക എന്റെ റേ∫, രക്ഷിതാവേ എന്നെ നീ പ്രവേശിപ്പിക്കണേ പ്രവേശിപ്പിക്കൽ (പ്രവേശനം) സത്യത്തിന്റെ എന്നെ നീ പുറപ്പെടുവിക്കുകയും വേണമേ പുറപ്പെടുവിക്കൽ (പുറ പ്പാട്) സത്യത്തിന്റെ നീ ആക്കു (ഏർപ്പെടുത്തു) കയും വേണമേ എനിക്ക് നിന്റെ പക്കൽ നിന്ന് ശക്തി, അധികാരം സഹായിക്കുന്ന (സഹാ യകമായ) എന്ന വാക്കിന് "സത്യത്തിന്റെ പ്രവേശിപ്പിക്കൽ' എന്നും എന്ന വാക്കിന് "സത്യത്തിന്റെ പുറപ്പെടുവിക്കൽ' എന്നുമാണ് സാക്ഷാൽ വാക്കർഥം നൽകേണ്ടത്. ഉദ്ദേശ്യം കൂടുതൽ വ്യക്തമായി മനിലാകുവാൻ കൂടുതൽ എളുപ്പ മെന്ന നിലക്ക് പരിഭാഷയിൽ കണ്ടപ്രകാരം രണ്ട് വാക്കിന് ഉദ്ദേശ്യാർഥം കൊണ്ട് മതി യാക്കിയിരിക്കുകയാണ്. നബി ˜ യോട് പ്രാർഥിക്കുവാൻ കൽപിച്ച ഈ പ്രാർഥനയുടെ സാരം ഇങ്ങിനെ മനിലാക്കാം: "ഞാൻ വല്ല കാര്യത്തിലും പ്രവേശിക്കുമ്പോൾ ആ പ്രവേശനം സത്യത്തിന്റെ പാതയിൽ അധിഷ്ഠിതവും പ്രശംസനീയവുമായതും ആക്കി ത്തരേണമേ! ഞാൻ വല്ല കാര്യത്തിൽനിന്നും വിരമിച്ചു പുറത്തുവരുന്നതും സത്യത്തിന്റെ പാത പിഴക്കാതെ ശുഭകരവും തൃപ്തികരവുമായ വിധത്തിൽ ആക്കിത്തരേണമേ! എന്റെ കൃത്യങ്ങളെല്ലാം വേണ്ടതുപോലെ നിർവ്വഹിക്കുവാനും, അതിനെതിരിൽ വിലങ്ങടിക്കുന്ന തട ങ്ങളെ അതിജയിക്കുവാനും സഹായകമായ അധികാരശക്തിയും ന്യായബലവും എനിക്ക് തന്നരുളേണമേ!" ഇന്നിന്ന വിഷയങ്ങളിലുള്ള പ്രവേശനമെന്നും, ഇന്നിന്ന വിഷയങ്ങളിൽനി ന്നുള്ള പുറപ്പാട് എന്നും നിജപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഏതെങ്കിലും ചില പ്രത്യേക വിഷയങ്ങളെ സംബന്ധിച്ച പ്രവേശനവും പുറപ്പാടുമാണ് ഉദ്ദേ ശ്യമെന്നുവെച്ച് ഈ പ്രാർഥനയെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല. മദീന യിലേക്കുള്ള പ്രവേശനവും, മക്കയിൽനിന്നുള്ള പുറപ്പാടും, മരണശേഷം ക്വബ്റി ലേക്കുള്ള പ്രവേശനവും പിന്നീട് പുനരുഃത്ഥാന ദിവസം മഹ്ശറയിലേക്കുള്ള പുറപ്പാടും അടക്കം ആവശ്യമായ എല്ലാ കാര്യങ്ങളിലേക്കുമുള്ള പ്രവേശനങ്ങളും, എല്ലാ വിഷയങ്ങളിൽ നിന്നുള്ള പുറപ്പാടുകളും സത്യത്തിന്റെ പാതയിലൂടെ ആക്കി ക്കിട്ടുവാനുള്ള പ്രാർഥനയാണിതെന്ന് വെക്കുവാനാണ് ന്യായം. ത്വബ്റാനീ (റ) തുടങ്ങിയവർ ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "നബി ˜ മക്കയിലായിരുന്നു. പിന്നീട് തിരുമേനിയോട് ഹിജ്റഃ പോകുവാൻ കൽപിക്കപ്പെ ട്ടു. അപ്പോഴാണ് ഈ വചനം അവ തരിച്ചതും.' ഈ പ്രസ്താവന അടിസ്ഥാനമാക്കിയാണ് ഇബ്നു ജരീർ (റ) മുതലായ വരും മദീനയിലേക്കുള്ള പ്രവേശനവും, മക്കയിൽനിന്നുള്ള പുറപ്പാടും, മദീനയിൽ ചെന്ന തിന്നു ശേഷം ശത്രുക്കളെ ജയിച്ചടക്കുവാനുള്ള സഹായശക്തിയുമാണ് ഇവിടെ ഉദ്ദേ ശിക്കപ്പെട്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അവതരണ സന്ദർഭം അതായി രുന്നാൽ തന്നെയും അക്കാര്യങ്ങൾ പ്രത്യേകം അതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുമെന്ന ല്ലാതെ, മറ്റുള്ള കാര്യങ്ങളും ഉദ്ദേശിക്കപ്പെടുന്നതിന് അത് തട മാകുന്നില്ല. മദീന യിലെ പ്രവേശനത്തെയും, മക്കയിൽനിന്നുള്ള പുറപ്പാടിനെയും, ഇസ്ലാമിന് പിന്നീട് ലഭിച്ച ശക്തിപ്രതാപത്തെയും സംബന്ധിച്ചിടത്തോളം നബി ˜ യുടെ ഈ പ്രാർഥന തികച്ചും ഫലവത്തായിട്ടുണ്ടെന്ന് പറയേണ്ടതില്ലതാനും. അടുത്ത വചനത്തിൽ അതി ലേക്കുള്ള ഒരു സൂചനയും കാണാം.
17:81وَقُلۡ جَآءَ ٱلۡحَقُّ وَزَهَقَ ٱلۡبَٰطِلُۚ إِنَّ ٱلۡبَٰطِلَ كَانَ زَهُوقٗا
(81) (ഇങ്ങിനെയും) പറയുക: "യഥാർഥം (വെളിക്കു)വന്നു; അയ ഥാർഥം (നശിച്ചു) നാമാവശേഷമാകു കയും ചെയ്തു. "നിശ്ചയമായും അയ ഥാർഥം നാമാവശേഷമാകുന്നതാ കുന്നു. (81) പറയുകയും ചെയ്യുക വന്നു യഥാർഥം നശിച്ചുപോയി, നാമാവശേഷമാകുകയും ചെയ്തു അയഥാർഥം നിശ്ചയമായും അയ ഥാർഥം ആകുന്നു നശിച്ചു (തേഞ്ഞുമാഞ്ഞുനാമാവശേഷമായി) പോകു ന്നത് മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ഒരു അന്ത്യശാസനവും, കനത്ത താക്കീതു മാണതിൽ അടങ്ങിയിരിക്കുന്നത്. തൗഹീദും, തൗഹീദിൽ അധിഷ്ഠിതമായ സത്യ മാർഗവും ഇതാ പുലർന്നുകഴിഞ്ഞു. ശിർക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ദുർമാർഗവും ഇതാ നശിച്ചുകഴിഞ്ഞു. നിങ്ങൾ എത്രതന്നെ എതിർപ്പും നിഷേധവും കാണിച്ചാലും അതിന്റെ സമയം ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു. മിഥ്യയായുള്ളതിന് നിലനിൽപില്ല. അടുത്ത ഭാവിയിൽ തന്നെ മുശ്രിക്കുകൾ ഈ യഥാർഥം അനുഭവത്തിൽ കാണുകയും ചെയ്തു. മക്കാ വിജയദിവസം പരിസരങ്ങളിലും ഉണ്ടാ യിരുന്ന നൂറുകണക്കിലുള്ള വിഗ്രഹങ്ങളെ കയ്യിലുണ്ടായിരുന്ന ഒരു കൊള്ളിക്കഷ്ണം കൊണ്ടു കുത്തിക്കൊണ്ട് നബി ˜ ഈ വചനവും, സൂ: 49-ാം വചനവും ഓതിയിരുന്നതായി ബുഖാരീ, മുസ്ലിം (റ) മുതലായവർ രേഖപ്പെടുത്തിയിരിക്കുന്നു.
17:82وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارٗا
(82) സത്യവിശ്വാസികൾക്ക് ശമ നവും, കാരുണ്യവുമായുള്ളതിനെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്രമികൾക്ക് അത് നഷ്ടമല്ലാതെ വർദ്ധിപ്പിക്കുക യുമില്ല. (82) നാം അവതരിപ്പിക്കുന്നു നിന്നായി നിലൂടെ) യാതൊന്ന് അത് ശമനം ആശ്വാസം കാരുണ്യവും സത്യവിശ്വാസികൾക്ക് അത് വർധിപ്പിക്കുകയുമില്ല അക്രമികൾക്ക് നഷ്ടമല്ലാതെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, സംശയം, ആശയക്കുഴപ്പം, അന്ധവി ശ്വാസം, കാപട്യം, വക്രത, അജ്ഞത ആദിയായ മനോരോഗങ്ങൾക്ക് ശമനം നൽകുന്നു. അതിന്റെ നിയമനിർദേശങ്ങളും സിദ്ധാന്തങ്ങളും വഴി ഐഹികവും പാര ത്രികവുമായ കണക്കറ്റ അനുഗ്രഹങ്ങളും അവർക്ക് സിദ്ധിക്കുന്നു. സത്യവിശ്വാസം സ്വീക രിക്കാത്ത അക്രമികളെ സംബന്ധിച്ചിടത്തോളം, അവർ അതിലേക്ക് ശ്രദ്ധ കൊടുക്കു കയോ, അതിന്റെ മാർഗനിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യാത്തതുകൊണ്ട് പ്രസ്തുത ഗുണങ്ങളൊന്നും അവർക്ക് ലഭിക്കുകയില്ല. മാത്രമല്ല, അവർക്കതു മൂലം നഷ്ടം വർധി ക്കുകയേ ചെയ്കയുള്ളുതാനും. കാരണം, ഓരോ ഭാഗം അവതരിക്കുമ്പോഴും അതിനെ നിഷേധിക്കുകയും എതിർക്കുകയുമാണല്ലോ അവർ ചെയ്യുന്നത്. അതോടെ അവരുടെ നഷ്ടം വർധിച്ചുകൊണ്ടേ ഇരിക്കും.
17:83–84وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسٗا
قُلۡ كُلّٞ يَعۡمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمۡ أَعۡلَمُ بِمَنۡ هُوَ أَهۡدَىٰ سَبِيلٗا
(83) മനുഷ്യന് നാം അനുഗ്രഹം ചെയ്തു കൊടുത്താൽ അവൻ (അവ ഗണിച്ചു) തിരിഞ്ഞുകളയുകയും, (ഊര തിരിച്ച്) അവന്റെ പാർശ്വവും കൊണ്ട് അവൻ അകന്നുപോകു കയും ചെയ്യും. അവന് ദോഷം ബാധി ച്ചാലാവട്ടെ, അവൻ വളരെ നിരാശ നുമായിരിക്കും. (84) പറയുക: "എല്ലാവരും അവ (രവ) രുടെ സമ്പ്രദായമനുസരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ, നിങ്ങ ളുടെ റ∫്, മാർഗം കൂടുതൽ നേരെ യുള്ളവനെപ്പറ്റി നല്ലവണ്ണം അറിയുന്ന വനാകുന്നു.' (83) നാം അനുഗ്രഹം ചെയ്താൽ മനുഷ്യന്, മനുഷ്യന്റെ മേൽ അവൻ തിരിഞ്ഞുകളയും അവൻ അകന്നുപോകയും ചെയ്യും അവന്റെ പാർശ്വവുംകൊണ്ട് (അവന്റെ പാട്ടിൽ-ഊര തിരിച്ച്) അവനെ സ്പർശി (ബാധി) ച്ചാൽ ദോഷം, തിൻമ അവനായിരിക്കും തീരെ ആശയറ്റവൻ (84) പറയുക എല്ലാവരും പ്രവർത്തിക്കുന്നു അവന്റെ സമ്പ്ര ദായത്തിൽ, ആകൃതി (രീതി) അനുസരിച്ച് എന്നാൽ നിങ്ങളുടെ റ∫് അധികം (നന്നായി) അറിയുന്നവനാണ് യാതൊരുവനെപ്പറ്റി അവൻ കൂടു ആണ് മാർഗം, മാർഗത്താൽ നന്മയും അനുഗ്രഹവും ലഭിക്കുമ്പോൾ നന്ദികാണിക്കാതെ, അവഗണിച്ചുതള്ളലും, അഹങ്കാരപൂർവ്വം ഊര തിരിച്ചു പിൻമാറിപ്പോകലും, തിന്മയും ഉപദ്രവവും വരുമ്പോൾ നിരാശയും അക്ഷമയും കാണിക്കലും മനുഷ്യന്റെ പൊതു സ്വഭാവമാണെന്ന് ആദ്യത്തെ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹു കാത്തുരക്ഷിച്ചവർക്കേ ഈ സ്വഭാവ ദൂഷ്യം ബാധിക്കാതെ രക്ഷപ്പെടുവാൻകഴിയുകയുള്ളൂ. മുശ്രിക്കുകളടക്കമുള്ള എല്ലാ ദുർന്നടപ്പുകാർക്കുമുള്ള ഒരു താക്കീതാണ് രണ്ടാമത്തെ വചനത്തിലുള്ളത്. അതായത്, ഓരോരുത്തരും അവരവരുടെ ഹിതവും ആശയാദർശവും അനുസരിച്ച് തങ്ങളുടെ പ്രവർത്തനങ്ങളും കർമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ആർക്കും ഇപ്പോൾ അതിന് തട മൊന്നുമില്ല. പക്ഷേ, ആരാണ് കൂടുതൽ നല്ല മാർഗം സ്വീകരിക്കുന്നവർ, ആരാണ് മോശപ്പെട്ടവർ എന്നൊക്കെ അല്ലാഹുവിന് ശരിക്കും അറിയാം. അതനുസരിച്ച് ഓരോരു ത്തരുടെ മേലും പിന്നീട് അവൻ തക്ക നടപടി എടുക്കുക തന്നെ ചെയ്യും എന്ന് താൽപര്യം. വിഭാഗം - 10
17:85وَيَسۡـَٔلُونَكَ عَنِ ٱلرُّوحِۖ قُلِ ٱلرُّوحُ مِنۡ أَمۡرِ رَبِّي وَمَآ أُوتِيتُم مِّنَ ٱلۡعِلۡمِ إِلَّا قَلِيلٗا
(85) (നബിയേ) നിന്നോട് അവർ ആത്മാവിനെക്കുറിച്ച് ചോദിക്കുന്നു. പറയുക: "ആത്മാവ് എന്റെ റ∫ിന്റെ കാര്യത്തിൽപെട്ടതാണ്; നിങ്ങൾക്ക് അറിവിൽനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ലതാനും.' (85) അവർ നിന്നോട് ചോദിക്കുന്നു, ചോദിക്കും ആത്മാവി നെപ്പറ്റി പറയുക ആത്മാവ് കാര്യത്തിൽപെട്ടതാണ് എന്റെ റ∫ിന്റെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലതാനും അറിവിൽ നിന്ന് അൽപം (കുറച്ച്) അല്ലാതെ ചില പ്രത്യേക അടയാളങ്ങൾ ഒരു വസ്തുവിൽ കാണപ്പെടുമ്പോൾ അതിന് ജീവനുണ്ടെന്നും, അതില്ലാതിരിക്കുമ്പോൾ അതിന് ആത്മാവില്ലെന്നും നാം പറയുന്നു. എന്നാൽ, ആത്മാവ് എന്നാ ലെന്താണ്? എങ്ങിനെയാണ്? എവിടെ നിന്നു വന്നു? എങ്ങോട്ട് പോകുന്നു? ഇതിനെപ്പറ്റിയെല്ലാം സൂക്ഷ്മവും ശരിയുമായ അറിവ് അല്ലാഹുവിന് മാത്രമേയുള്ളൂ. ആത്മാവിന് കൃത്യവും ശരി യുമായ ഒരു നിർവചനം നൽകുവാൻപോലും മനുഷ്യന് ഇതേവരെ സാധിച്ചിട്ടില്ല. ആ അജ്ഞാത രഹസ്യം കണ്ടെത്തുവാൻ വേണ്ടി വിവിധ തരത്തിലുള്ള നിരീക്ഷണ പരീക്ഷണങ്ങൾ ശാസ്ത്ര ജ്ഞന്മാർ നടത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പില്ലാത്ത പല അറിവുകളും അതുമൂലം അവർക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഇന്നിന്ന വസ്തു ഇന്നിന്ന പ്രകാരത്തിലായി ത്തീരുമ്പോൾ ജീവാത്മാവ് ഉണ്ടായിത്തീരുന്നുവെന്നതിൽ കവിഞ്ഞ് വല്ലതും പറയുവാനോ, ആത്മാവിനെ സൃഷ്ടിച്ചുണ്ടാക്കുവാനോ, കാണുവാനോ, വസ്തുനിഷ്ഠമായി അപഗ്രഥിക്കു വാനോ ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. മനുഷ്യന്റെ അറിവും കഴിവും എത്രതന്നെ പുരോഗമിച്ചാലും അതൊക്കെ പദാർഥലോകവും, ബാഹ്യലോകവുമായി ബന്ധപ്പെട്ടവയായി സംബന്ധിച്ച വിവരങ്ങൾ അല്ലാഹുവിൽനിന്ന് പ്രവാ ചകന്മാർ മുഖേന മാത്രം ലഭിക്കുന്നവയത്രെ. പദാർഥ ലോകത്തെയും ബാഹ്യലോകത്തെയും സംബ ന്ധിച്ചു തന്നെയും മനുഷ്യന്റെ അറി വ് പൂർണമാണോ? അതുമല്ല. അറിവ് വർധിക്കുന്തോറും അവന്റെ അജ്ഞതയുടെ ആഴവും പരപ്പും അവന് കൂടുതൽ വ്യക്തമാവുകയാണ് ചെയ്യുന്നത്. അതെ, (നിങ്ങൾക്ക് അറിവിൽനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല.) എന്ന് മനുഷ്യന്റെ സ്രഷ്ടാവ് ഉറപ്പിച്ചു പറഞ്ഞതാണല്ലോ. (റൂഹ്) കൊണ്ട് ഇവിടെ വിവക്ഷ ജിബ്രീൽ (അ) എന്ന മലക്കാണെന്നും, ഈസാ നബി(അ)യാണെന്നും, മറ്റും ചിലർ അഭിപ്രായപ്പെട്ടു കാണാം. സന്ദർഭമനുസരിച്ച് ചില സ്ഥലങ്ങളിൽ പ്രസ്തുത ഉദ്ദേശ്യങ്ങ ളിൽ അത് വന്നിട്ടുള്ളത് ശരിയാണ്. പക്ഷേ, പ്രത്യക്ഷത്തിൽ മനിലാകുന്നതും, ഹദീ ഥിന്റെ പിൻബലമുള്ളതും, ഭൂരിഭാഗം വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നതും ജീവാത്മാവ് തന്നെയാണ് ഇവിടെ "റൂഹ്' കൊണ്ട് വിവക്ഷ എന്നത്രെ. ബുഖാരിയും, മുസ്ലിമും (റ) അടക്കം പല മഹാന്മാരും ഇബ്നു (റ) ൽ നിന്ന് രേഖപ്പെടു ത്തിയിട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു:- അദ്ദേഹം പറയുന്നു: "മദീന യിൽ വെച്ച് നബി ˜ ഒരു യഹൂദ സംഘത്തിന്റെ അടുക്കൽ കൂടി പോകുമ്പോൾ അവ രിൽ ചിലർ, അദ്ദേഹത്തോട് റൂഹിനെക്കുറിച്ച് ചോദിച്ചുനോക്കാമെന്ന് പറഞ്ഞു. അത് ചോദിക്കേണ്ടതില്ലെന്നും, ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ടകരമല്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്നും വേറെ ചിലരും പറഞ്ഞു. അവസാനം അവർ ചോദിക്കുക തന്നെ ചെയ്തു. അൽപനേരം നബി ˜ മൗനമവലംബിച്ചു. അപ്പോൾ നബി (സ്വ)ക്ക് വഹ്യ് വരികയാണെന്ന് എനിക്ക് മനിലായി.പിന്നീട് നബി ˜ മൗനമവംലബിച്ചു. അപ്പോൾ നബി(സ്വ)ക്ക് വഹ്യ് വരികയാണെന്ന് എനിക്ക് മനിലായി. പിന്നീട് നബി ˜ എന്നുള്ള ഈ വചനം ഓതിക്കേൾപ്പിച്ചു'. നബി ˜ യെ ഉത്തരംമു ട്ടിച്ചു വിജയഭേരി അടിക്കാമെന്ന് കരുതിയ യഹൂദികൾ ചോദിച്ച ഈ ചോദ്യത്തിൽ പറഞ്ഞ "റൂഹ്' കൊണ്ടുദ്ദേശ്യം ജീവാത്മാവല്ലാത്ത മറ്റൊന്നുമായിരിക്കുവാൻ തരമി ല്ലെന്നും, ജീവാത്മാവിനെക്കുറിച്ച് തന്നെയാണ് അവർ ചോദിച്ചതെന്നും ഇമാം ക്വുർത്വുബി (റ) പോലുള്ള ചില മഹാന്മാർ ന്യായസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥല ദൈർഘ്യം ഭയന്ന് അതിവിടെ ഉദ്ധരിക്കുന്നില്ല.
17:86–87وَلَئِن شِئۡنَا لَنَذۡهَبَنَّ بِٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيۡنَا وَكِيلًا
إِلَّا رَحۡمَةٗ مِّن رَّبِّكَۚ إِنَّ فَضۡلَهُۥ كَانَ عَلَيۡكَ كَبِيرٗا
(86) നാം ഉദ്ദേശിച്ചുവെങ്കിൽ, നിശ്ച യമായും, നിനക്ക് നാം വഹ്യ് (സന്ദേശം) നൽകിയിട്ടുള്ളതിനെ നാം കൊണ്ടുപോകുക തന്നെ ചെയ്യുന്ന താണ്; പിന്നെ, നമുക്കെതിരിൽ അതിന് ഭരമേൽപിക്കപ്പെടുന്ന ഒരാ ളെയും നിനക്ക് നീ കണ്ടെത്തുകയില്ല;- (87) പക്ഷേ, നിന്റെ റ∫ിങ്കൽ നിന്നുള്ള കാരുണ്യമായിട്ടത്രെ (അങ്ങിനെ ചെയ്യാത്തത്). നിശ്ചയ മായും, നിന്റെ മേൽ അവന്റെ അനു (86) തീർച്ചയായും നാം ഉദ്ദേശിച്ചെങ്കിൽ നാം പോകുക തന്നെ ചെയ്യും നാം വഹ്യ് (സന്ദേശം) നൽകിയതുംകൊണ്ട് നിനക്ക് പിന്നെ നീ കണ്ടെത്തുകയില്ല അതിന്, അതിനെപ്പറ്റി നമ്മുടെ മേൽ (എതിരെ) ഒരു ഭരമേൽപിക്കപ്പെടുന്ന (ഏറ്റെടുക്കുന്ന)വനെ (87) പക്ഷേ കാരുണ്യമായിട്ട്, കാരുണ്യമായിട്ടല്ലാതെ നിന്റെ റ∫ിങ്കൽ നിന്നുള്ള നിശ്ചയമായും അവന്റെ ദയവ്, അനുഗ്രഹം, പുണ്യം ആകുന്നു നിന്റെ മേൽ വലിയത് അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, ജനഹൃദയങ്ങളിലാകട്ടെ, "മുസ്വ്ഹഫു"കളിലാകട്ടെ അവശേഷിക്കാത്ത വിധം മായിച്ചു നീക്കം ചെയ്വാൻ അവന് കഴിയും. അങ്ങിനെ സംഭവിച്ചാൽ അതിനെതിരായ ഒരു നടപടിയും എടുക്കുവാൻ സാധിക്കുന്ന ആരും തന്നെ ഇല്ല. എങ്കിലും അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ട് അങ്ങിനെ ചെയ്യുന്നില്ല. നബി ˜ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അതിമഹ ത്തരമായതാണ്. അക്കൂട്ടത്തിൽ ലോകാവസാനം വരെ നിലനിറുത്തുവാ നാണ് അവൻ ഉദ്ദേശിക്കുന്നത്.
17:88قُل لَّئِنِ ٱجۡتَمَعَتِ ٱلۡإِنسُ وَٱلۡجِنُّ عَلَىٰٓ أَن يَأۡتُواْ بِمِثۡلِ هَٰذَا ٱلۡقُرۡءَانِ لَا يَأۡتُونَ بِمِثۡلِهِۦ وَلَوۡ كَانَ بَعۡضُهُمۡ لِبَعۡضٖ ظَهِيرٗا
(88) (നബിയേ) പറയുക: "തീർച്ച യായും, ഈ പോലെയു ള്ളത് കൊണ്ടുവരുവാൻ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേർന്നാലും, ഇതുപോലെയുള്ളത് അവർ കൊണ്ടു വരുന്നതല്ല; അവരിൽ ചിലർ ചിലർക്ക് പിൻതുണ നൽകുന്നവരാ യിരുന്നാലും ശരി. (88) പറയുക തീർച്ചയായും എങ്കിൽ ഒരുമിച്ചുകൂടി (യെങ്കിൽ) മനുഷ്യർ ജിന്നുകളും അവർ വരുവാൻ പോലെയുള്ളത് കൊണ്ട് ഈ അവർ വരികയില്ല ഇത് (അത്) പോലെ യുള്ളതുകൊണ്ട് ആയിരുന്നാലും ശരി അവരിൽ ചിലർ ചിലർക്ക് പിൻതുണ (സഹായം) നൽകുന്നവർ അമാനുഷികതയെ സ്ഥാപിക്കുന്ന സുവ്യക്തമായ ഒരു ദൃഷ്ടാന്തമാണ് ഈ വചനത്തിൽ കാണുന്ന പ്രവചനം. മനുഷ്യവർഗവും, ജിന്ന് വർഗവുമാണല്ലോ അല്ലാ ഹുവിന്റെ നിയമശാസനങ്ങൾക്ക് വിധേയരായവർ. ഈ രണ്ട് വർഗവും കൂടി ഒത്തൊരു മിച്ചു പരസ്പരം സഹായം നൽകിക്കൊണ്ടിരുന്നാലും ഈ കിടയൊത്ത ഒരു ഗ്രമ്ലം കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന് അല്ലാഹു ഖണ്ഡിതമായ ഭാഷ യിൽ ഉറപ്പിച്ചുപറയുന്നു. നിലവിലുള്ള കാലത്തോളം ഈ വെല്ലുവിളി അതിൽ അവശേഷിക്കുകയും ചെയ്യും. മുരത്ത ശത്രുക്കളായി ധാരാളം ആളുകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നിട്ടും ഇക്കാലം വരെ ആർക്കും അതിന് സാധിച്ചി തീർച്ച തന്നെ. ഇൗ പോലെയുള്ള ഒരു ഗ്രമ്ലം കൊണ്ടുവരുവാനാണ് ഇൗ വചനത്തിൽ ശത്രുക്കളെ വെല്ലുവിളിച്ചിരിക്കുന്നതെങ്കിലും, ഏതെങ്കിലും പത്ത് സൂറത്ത് പോലെയുള്ളത് കൊണ്ടുവന്നാലും മതിയെന്ന് 11:13 ലും, ഒരു സൂറത്തുപോലെയുള്ളത് കൊണ്ടുവന്നാലും മതിയെന്ന് 10:38 ലും, 2:23 ലും അല്ലാഹു വെല്ലുവിളിക്കുകയുണ്ടായി ട്ടുണ്ട്. എന്നിട്ടും ഇവയിൽ ഒന്നിനെ നേരിടുവാൻ പോലും ഇന്നോളം ആർക്കും കഴി ഞ്ഞിട്ടില്ല. മേലിലും കഴിയുകയില്ലതാനും. (കൂടുതൽ വിവരണം അവിടങ്ങളിൽ കഴി ഞ്ഞുപോയിട്ടുള്ളത് നോക്കുക.)
17:89–92وَلَقَدۡ صَرَّفۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا
وَقَالُواْ لَن نُّؤۡمِنَ لَكَ حَتَّىٰ تَفۡجُرَ لَنَا مِنَ ٱلۡأَرۡضِ يَنۢبُوعًا
أَوۡ تَكُونَ لَكَ جَنَّةٞ مِّن نَّخِيلٖ وَعِنَبٖ فَتُفَجِّرَ ٱلۡأَنۡهَٰرَ خِلَٰلَهَا تَفۡجِيرًا
Passage continues through verse 17:92.
(89) തീർച്ചയായും, ഈ നിൽ എല്ലാ (വക) ഉപമകളെയും നാം വിവിധ രൂപത്തിൽ വിവരിച്ചി ട്ടുണ്ട്. എന്നാൽ, മനുഷ്യരിൽ അധി കമാളും നന്ദികേട് കാണി (ച്ചു നിഷേധി) ക്കുന്നതിന്നല്ലാതെ വിസമ്മ തിച്ചിരിക്കുകയാണ്. (90) അവർ പറയുകയും ചെയ്തു: "ഭൂമിയിൽനിന്നും നീ ഞങ്ങൾക്ക് ഒരു ഉറവിടം പൊട്ടി ഒഴു ക്കിത്തരുന്നതുവരെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല;- (91) "അല്ലെങ്കിൽ, നിനക്ക് ഈത്തപ്പനയും, മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കുക; എന്നിട്ട് അതിന്റെ ഇടയിലൂടെ നീ അരുവി കളെ ഒരു (ശക്തമായ) പൊട്ടി ഒഴു ക്കൽ ഒഴുക്കുക:- (92) "അല്ലെങ്കിൽ, നീ ജൽപിച്ച തുപോലെ ഞങ്ങളുടെമേൽ നീ ആകാശത്തെ കഷ്ണങ്ങളായി വീഴ്ത്തുക; അല്ലെങ്കിൽ, അല്ലാഹുവി നെയും, മലക്കുകളെയും നീ അഭിമു ഖമായി കൊണ്ടുവരിക;- (89) (90) അവർ പറയുകയും ചെയ്തു ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല. നിന്നെ നീ പൊട്ടി ഒഴുക്കുന്നതുവരെ ഞങ്ങൾക്ക് ഭൂമിയിൽ നിന്ന് ഒരു ഉറവിടത്തെ (91) അല്ലെങ്കിൽ ഉണ്ടാ വുക, ഉണ്ടാകുന്നത് (വരെ) നിനക്ക് ഒരു തോട്ടം ഈത്തപ്പനയാൽ മുന്തിരിയാലും എന്നിട്ട് നീ പൊട്ടി ഒഴുക്കുക, ഒഴുക്കുന്നത് (വരെ) അരുവി (നദിതോടു) കളെ അതിന്റെ (അവയുടെ) ഇടയിൽ ഒരു (ശക്ത മായ) പൊട്ടി ഒഴുക്കൽ (92) അല്ലെങ്കിൽ നീ വീഴ്ത്തുക, വീഴ്ത്തുന്നത് (വരെ) ആകാശത്തെ നാം ജൽപിച്ച (വാദിച്ച) പോലെ ഞങ്ങളുടെ മേൽ കഷ്ണങ്ങളായി അല്ലെങ്കിൽ നീ വരുക, വരുന്നതു (വരെ) അല്ലാ ഹുവിനെകൊണ്ട് മലക്കുകളെയും അഭിമുഖമായി
17:93أَوۡ يَكُونَ لَكَ بَيۡتٞ مِّن زُخۡرُفٍ أَوۡ تَرۡقَىٰ فِي ٱلسَّمَآءِ وَلَن نُّؤۡمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيۡنَا كِتَٰبٗا نَّقۡرَؤُهُۥۗ قُلۡ سُبۡحَانَ رَبِّي هَلۡ كُنتُ إِلَّا بَشَرٗا رَّسُولٗا
(93) "അല്ലെങ്കിൽ, നിനക്ക് തങ്കം കൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കിൽ, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങൾക്ക് വായിക്കാവുന്ന ഒരു ഗ്രമ്ലം ഞങ്ങ ളിൽ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക് ഞങ്ങൾ വിശ്വ സിക്കുകയുമില്ല തന്നെ,' (നബിയേ) പറയുക: " എന്റെ റ∫് മഹാ പരിശുദ്ധൻ! (അവനെ ഞാൻ വാഴ്ത്തുന്നു.) ഞാൻ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?!" (93) അല്ലെങ്കിൽ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ) നിനക്ക് ഒരു വീട് തങ്കം (സ്വർണം) കൊണ്ട്, തങ്കത്താൽ അല്ലെങ്കിൽ നീ കയറുക. കയറിപ്പോകുന്നത്(വരെ) ആകാശത്തിൽ ഞങ്ങൾ വിശ്വസിക്കുകയുമില്ലതന്നെ നിന്റെ കയറിപ്പോക്കിനെ നീ ഇറക്കുവോളം (ഇറക്കാതെ) ഞങ്ങളുടെ മേൽ, ഞങ്ങളിൽ ഒരു ഗ്രമ്ലം ഞങ്ങളി തിനെ വായിക്കുമാറ് (ഞങ്ങൾക്ക് വായിക്കാവുന്ന) നീ പറയുക മഹാപരിശു ദ്ധൻ (ഞാൻ വാഴ്ത്തുന്നു) എന്റെ റ∫് (റ∫ിനെ) ഞാനാകുന്നുവോ ഒരു മനുഷ്യനല്ലാതെ റസൂലായ, (ദൈവ) ദൂതനായ എല്ലാതരം വിശദീകരണങ്ങളും തെളിവുകളും ഇൗ മുഖേന അല്ലാഹു നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും നന്ദി പൂർവം അത് സ്വീകരിക്കുന്നതിനുപകരം, നന്ദികേടും നിഷേധവുമാണ് മിക്ക മനുഷ്യരും കൈക്കൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ടും മതിയാക്കാതെ ധിക്കാരപരമായ കുറേ മുട്ടുചോദ്യങ്ങളും വെല്ലുവിളികളും നടത്തുകയാണ് അവർ ചെയ്യുന്നതെന്നും പ്രസ്താ വിച്ചുകൊണ്ട് ക്വുറൈശീ പ്രമാണികൾ നബി ˜ യുടെ മുമ്പിൽ സമർപ്പിച്ച ചില ആവ ശ്യങ്ങൾ അല്ലാഹു വിവരിക്കുന്നു. നീ അല്ലാഹുവിന്റെ ദൂതനാണെന്നും, നീ പ്രബോ ധനം ചെയ്യുന്ന ഇൗ അവൻ അവതരിപ്പിച്ചതാണെന്നുമാണല്ലോ നിന്റെ വാദം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന് കഴിയാത്ത കാര്യമൊന്നുമില്ല. ആ സ്ഥിതിക്ക് ഞങ്ങൾ ആവശ്യപ്പെടുന്ന ഇൗ കാര്യങ്ങളിൽ ഒന്നെങ്കിലും സംഭവിച്ചു കാണാതെ നിന്റെ വാക്ക് ഞങ്ങൾ വിശ്വസിക്കുന്ന പ്രശ്നമേ ഇല്ല എന്നത്രെ അവർ പറ യുന്നത്. അവർ ഉന്നയിച്ച സംഗതികൾ ഇവയാണ്:- (1) വെള്ളമില്ലാതെ വരണ്ടുകിടക്കുന്ന ഇൗ നാട്ടിൽ, ഭൂമിയിൽ നിന്നൊരു ഉറവിടം പൊട്ടി ഒഴുക്കി വെള്ളത്തിന്റെ ക്ഷാമം വേണ്ടതുപോലെ തീർത്തുതരുക. (2) അല്ലെങ്കിൽ, ഇൗ തരിശായിക്കിടക്കുന്ന നാട്ടിൽ ഇൗത്തപ്പനയും മുന്തിരിയും മുറ്റി നിൽക്കുന്ന ഫലസമൃദ്ധമായ ഒരു തോട്ടമുണ്ടാക്കി അതിനിടയിലൂടെ അരുവികളും തോടു കളും ഒഴുകുമാറാക്കുക. (3) അല്ലെങ്കിൽ, ഒരിക്കൽ ഇൗ ലോകം നശിക്കുമെന്നും, അപ്പോൾ ആകാശം പൊട്ടി പ്പിളരുമെന്നുമൊക്കെ നീ പറയാറുണ്ടല്ലോ. അതുപോലെ, ഇപ്പോൾ തന്നെ ഞങ്ങളുടെ മീതെ ആകാശം തുണ്ടുതുണ്ടായി വീഴ്ത്തിക്കാണിക്കുക. (4) അതുമല്ലെങ്കിൽ, നീ സത്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുമാറ് അല്ലാഹുവിനെയും മലക്കുകളെയും കൂട്ടത്തോടെ ഇങ്ങ് കൊണ്ടുവരിക. (5) അല്ലെങ്കിൽ, തങ്കത്താൽ നിർമിതമായ ഒരു വീട് നിനക്കുണ്ടായിക്കാണുക. (6) ഇതുമല്ലെങ്കിൽ, നീ ആകാശത്തിലൂടെ ഒന്ന് കയറിപ്പോകുന്നത് കാണുക. പക്ഷേ, വല്ല മായവിദ്യയും കാട്ടി ഞങ്ങളെ കബളിപ്പിച്ചാൽ പോരാ. നീ യഥാർഥത്തിൽ കയറി പ്പോയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുവാൻ വേണ്ടി, ഞങ്ങൾക്ക് നേരിൽ തന്നെ വായിച്ചു ഗ്രഹിക്കുവാൻ ഉതകുന്ന വിധം ഒരു ഗ്രമ്ലം നീ അവിടെനിന്ന് കൊണ്ടുവരിക കൂടി വേണം. എന്നാലേ അത് ഞങ്ങൾ വിശ്വസിക്കൂ. ഇത്രയും കാര്യങ്ങളിൽ ഒന്നെങ്കിലും ചെയ്തു കാണിക്കാതെ ഞങ്ങൾ ഒരിക്കലും നിന്നെ വിശ്വസിക്കുകയില്ലെന്ന് ആ ധിക്കാ രികൾ ശഠിച്ചുപറഞ്ഞു. മലക്കുകളെ ഇറക്കിയാലും, മരണപ്പെട്ടവർ എഴുന്നേറ്റു വന്നു സംസാരിച്ചാലും, എന്നുവേണ്ടാ, എല്ലാ വസ്തുക്കളെയും ഒന്നായി ഒരുമിച്ചുകൂട്ടി കാണി ച്ചാലും വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരാണവർ എന്ന് 6:111 ൽ അല്ലാഹു പ്രസ്താ വിച്ച ആ ദുർബുദ്ധികൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചതിലുണ്ടോ വല്ല ആശ്ചര്യവും! സദുദ്ദേശ്യത്തിന്റെയോ സത്യാന്വേഷണത്തിന്റെയോ കണികപോലുമില്ലാതെ, ധിക്കാ രത്തിൽനിന്നും അഹങ്കാരത്തിൽനിന്നും മാത്രം ഉടലെടുത്ത ഇൗ വെല്ലുവിളിക്ക് നബി ˜ യോട് നൽകുവാൻ കൽപിച്ച മറുപടിയൊന്നു നോക്കുക! (ഞാൻ റസൂലായ ഒരു മനുഷ്യനല്ലാതെ മറ്റു വല്ലവനുമാണോ?) ഹാ! എന്തൊരു നയ ത്തിലും മയത്തിലുമുള്ള മറുപടി?! അതോടൊപ്പം വളരെ അർഥഗർഭവും, വിശേഷബു ചിന്തിപ്പിക്കുവാൻ പോന്നതും! നിങ്ങളുടെ സ്ഥിതി വളരെ അഗ്ഗുതകരം തന്നെ. ഞാനൊരു റസൂലാണെന്നുള്ളതുകൊണ്ട് ഞാനൊരു മനുഷ്യന ല്ലാതാകുമോ? ഒരു മനുഷ്യന് ഇതൊക്കെ ചെയ്യുവാൻ എങ്ങനെ കഴിയും? എന്ന് സാരം. അമാനുഷിക സംഭവങ്ങൾ കാണിക്കുവാനുള്ള കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അവൻ ഉദ്ദേശിക്കുമ്പോൾ അത് സംഭവിക്കുമെന്ന് മാത്രം. നബിയായത്കൊണ്ടോ, റസൂ ലായത്കൊണ്ടോ മറ്റോ ആർക്കും അതിന് സാധ്യമല്ല എന്നത്രെ ഇതിലടങ്ങിയ തത്വം. മുശ്രിക്കുകൾ തങ്ങളുടെ നിഷേധത്തിന് എടുത്തുപറയാറുള്ള വേറെ ഒരു കാരണവും അതിനുള്ള മറുപടിയുമാണ് അടുത്ത വചനത്തിൽ കാണുന്നത്. വിഭാഗം -
17:94–95وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰٓ إِلَّآ أَن قَالُوٓاْ أَبَعَثَ ٱللَّهُ بَشَرٗا رَّسُولٗا
قُل لَّوۡ كَانَ فِي ٱلۡأَرۡضِ مَلَـٰٓئِكَةٞ يَمۡشُونَ مُطۡمَئِنِّينَ لَنَزَّلۡنَا عَلَيۡهِم مِّنَ ٱلسَّمَآءِ مَلَكٗا رَّسُولٗا
(94) മനുഷ്യർക്ക് സന്മാർഗം വന്ന പ്പോൾ, അവർ (അതിൽ) വിശ്വസി ക്കുന്നതിന് അവരെ മുടക്കം ചെയ്തി ട്ടില്ല. "അല്ലാഹു മനുഷ്യനെ ഒരു റസൂ ലായി നിയോഗി (ച്ചയ) ച്ചിരിക്കു കയോ?' എന്ന് അവർ പറഞ്ഞ (വാദിച്ച) തല്ലാതെ! (95) (നബിയേ) പറയുക: "ഭൂമി യിൽ (സമാധാനപൂർവം) അടങ്ങിയ വരായി നടന്നുകൊണ്ടിരിക്കുന്ന വല്ല മലക്കുകളും ഉണ്ടായിരുന്നുവെങ്കിൽ, അവരിൽ ആകാശത്തുനിന്ന് നാം മല ക്കിനെ ഒരു റസൂലായി ഇറക്കുമായി രുന്നു.' (94) മുടക്കിയിട്ടില്ല, തട പ്പെടുത്തിയിട്ടില്ല മനുഷ്യരെ അവർ വിശ്വസിക്കുന്നതിന്, വിശ്വസിക്കലിനെ അവർക്ക് വന്നപ്പോൾ സന്മാർഗം, മാർഗദർശനം അവർ പറഞ്ഞതല്ലാതെ, പറയലല്ലാതെ അയച്ചു (നിയോ ഗിച്ചു-എഴുന്നേൽപിച്ചു)വോ അല്ലാഹു ഒരു മനുഷ്യനെ, മനുഷ്യനായി റസൂലായി, റസൂലിനെ (95) നീ പറയുക ഉണ്ടായിരുന്നെങ്കിൽ ഭൂമിയിൽ മലക്കുകൾ, വല്ല മലക്കുകളും നടക്കുന്ന അടങ്ങി ക്കൊണ്ട്, സമാധാനമടഞ്ഞവരായി നാം ഇറക്കുകതന്നെ ചെയ്തിരുന്നു അവരിൽ, അവരുടെ മേൽ ആകാശത്തുനിന്ന് മലക്കായിട്ട്, മലക്കിനെ ഒരു റസൂലിനെ, റസൂലായി അല്ലാഹു അയക്കുന്ന റസൂലുകൾ മലക്കുകളായിരിക്കേണ്ടതല്ലേ? എന്തുകൊണ്ട് മനു ഷ്യനെ റസൂലായി അയക്കുന്നു? ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ ഞങ്ങൾ എങ്ങിനെ പിൻപറ്റും? എന്നൊക്കെ പൂർവകാലം മുതൽക്കേ അവിശ്വാസികൾ വാദിച്ചു മുശ്രിക്കുകളും പറഞ്ഞുവന്നു. റസൂൽ തിരുമേനി(സ്വ) യിൽ വിശ്വസിക്കാത്തതിന് അതവർ ഒരു ന്യായമായി എടുത്തുകാണിക്കുകയും ചെയ്തു. ഒന്നാമത്തെ ആയത്തിൽ പ്രസ്തുത വാദവും, രണ്ടാമത്തെ ആയത്തിൽ അതിനുള്ള മറുപടിയുമാണ് കാണുന്നത്. മറുപടിയുടെ സാരം ഇതാണ്: ഭൂമിയിൽ സമാധാനപൂർവം അടങ്ങി ഒതുങ്ങിക്കഴിയുകയും മനുഷ്യരെപ്പോലെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കുറേ മലക്കുകൾ ഉണ്ടായിരുന്നുവെങ്കിൽ, ആകാശത്തുനിന്ന് ഒരു മലക്കിനെ അവർക്ക് റസൂലായി അയക്കുമായിരുന്നു. പക്ഷേ, ഭൂമിയിൽ അങ്ങിനെയുള്ള മലക്കുകൾ ഇല്ലല്ലോ. ഒരു കൂട്ടരിലേക്ക് റസൂലായി നിയോഗിക്കപ്പെടുന്ന ആൾ അവരുമായി ഇടപഴകുവാൻ പറ്റിയവരായിരിക്കേണ്ടതുണ്ട്. എന്നിരിക്കെ, ആത്മീയ ജീവികളും മനുഷ്യപ്രകൃതിയിൽ നിന്ന് വ്യത്യസ്തരുമായ മലക്കുകളെ മനുഷ്യരിലേക്ക് റസൂലായി അയച്ചിട്ട് എന്തുകാര്യം? അയച്ചാൽ 9-ൽ അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ - ആ മലക്കിനെ അദ്ദേഹത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമൊക്കെ മനുഷ്യനാക്കേണ്ട തായും വരും. അപ്പോഴും ഈ ആക്ഷേപവും സംശയം നിലനിൽക്കുമല്ലോ. ഭൂമിയിൽ മലക്കുകൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് പറഞ്ഞു മതിയാക്കാതെ നട ന്നുകൊണ്ടിരിക്കുന്നവർ ( ) എന്നും. സമാധാനപ്പെട്ടു അടങ്ങിക്കൊണ്ടിരിക്കുന്ന വർ ( ) എന്നും രണ്ട് ഉപാധികൾ കൂടി മലക്കുകളെപ്പറ്റി അല്ലാഹു പറഞ്ഞിരി ക്കുന്നത് ശ്രദ്ധേയമാകുന്നു. ഭൂമിയിൽ ഓരോ ആവശ്യാർഥം മലക്കുകൾ വന്നും പോ യുംകൊണ്ടിരിക്കുന്നുവെന്നും ഭൂമിയിലെ ചില കാര്യങ്ങളിൽ മലക്കുകളും ബന്ധപ്പെടാ റുണ്ടെന്നും കൊണ്ടും, ഹദീഥുകൾ കൊണ്ടും സ്ഥാപിതമായതാണ്. എന്നാലും അക്കാരണംകൊണ്ട് മലക്കിനെ റസൂലായി അയക്കുന്നതിന് അർഥമില്ല. അവരും മനുഷ്യരെപ്പോലെ ഇവിടെ താമസിച്ചു കഴിഞ്ഞുകൂടുന്നുണ്ടെങ്കിലേ അതിന് അർഥമുള്ളൂ എന്നിങ്ങനെയുള്ള സൂചന അതിൽ കാണാം. മുശ്രിക്കുകൾക്ക് നൽകിയ ഈ മറുപടിയുടെ അർഥവ്യാഖ്യാനങ്ങളെ വളച്ചുതിരിച്ചുകൊണ്ട് "ജിന്ന്' എന്നൊരു പ്രത്യേക വർഗമില്ലെന്നും, മനുഷ്യരിൽ തന്നെയുള്ള ചില വിഭാഗക്കാരാണ് ജിന്നുക ളെന്നും വാദിക്കുന്ന ചില പുത്തൻ ആശയക്കാർ 95-ാം വചനം തങ്ങൾക്കൊരു തെളി വാക്കുവാൻ ഒരു പാഴ്ശ്രമം നടത്തിയിട്ടുണ്ട്. ഇതിനെപ്പറ്റി സൂറത്തുൽ ഹിജ്റിനുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പിൽ മുമ്പ് വിശദമായി സംസാരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ പ്രത്യേകമൊന്നും പ്രസ്താവിക്കുന്നില്ല.
17:96–97قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا
وَمَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُمۡ أَوۡلِيَآءَ مِن دُونِهِۦۖ وَنَحۡشُرُهُمۡ يَوۡمَ ٱلۡقِيَٰمَةِ عَلَىٰ وُجُوهِهِمۡ عُمۡيٗا وَبُكۡمٗا وَصُمّٗاۖ مَّأۡوَىٰهُمۡ جَهَنَّمُۖ كُلَّمَا خَبَتۡ زِدۡنَٰهُمۡ سَعِيرٗا
(96) (നബിയേ) പറയുക: "എന്റെയും നിങ്ങളുടെയും ഇടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, അവൻ അവന്റെ അടി യാൻമാരെപ്പറ്റി സൂക്ഷ്മമായറിയുന്ന വനും, കണ്ടറിയുന്നവനുമാകുന്നു. (97) ഏതൊരുവനെ അല്ലാഹു സന്മാർഗത്തിലാക്കുന്നുവോ അവ നത്രെ സൻമാർഗം പ്രാപിക്കുന്നവൻ. ക്കുന്നുവോ, അവർക്ക് അവനെക്കൂ ടാതെ യാതൊരു മിത്രങ്ങളെ (അഥവാ രക്ഷാകർത്താക്കളെ) യും നീ കണ്ടെത്തുന്നതേ അല്ല. (മാത്രമല്ല) ക്വിയാമത്ത്നാളിൽ അവരെ അവരുടെ മുഖങ്ങളിലായി ധ മുഖം കുത്തി പ ക്കൊണ്ട് നാം ഒരു മിച്ചുകൂട്ടുകയും ചെയ്യും; അന്ധ ന്മാരും, ഊമകളും, ബധിരന്മാരുമാ യിക്കൊണ്ട്. അവരുടെ സങ്കേതസ്ഥാനം "ജഹന്നം' (നരകം) ആകുന്നു. അത് (ജ്വാല) അടങ്ങുമ്പോഴെല്ലാം അവർക്ക് നാം ആളിക്കത്തൽ വർധി പ്പിക്കുന്നതാണ്. (96) പറയുക മതി അല്ലാഹു (തന്നെ) സാക്ഷിയായി എന്റെ ഇടയിൽ നിങ്ങളുടെ ഇടയിലും നിശ്ചയമായും അവനാകുന്നു അവന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവൻ കണ്ടറി യുന്നവൻ (97) ആർ, ഏതൊരുവൻ അല്ലാഹു നേർമാർഗത്തിലാക്കുന്നുവോ എന്നാലവനത്രെ നേർമാർഗം പ്രാപിച്ചവൻ ഏതൊരുവൻ (ആർ) അവൻ വഴിപിഴവിലാക്കുന്നുവോ എന്നാൽ നീ കണ്ടെത്തുകയില്ലതന്നെ (നിനക്ക് ലഭിക്കുകയേ ഇല്ല) അവർക്ക് ബന്ധുക്കളെ, ഒരു രക്ഷാകർത്താക്കളെയും അവനു പുറമെ, അവനെ കൂടാതെ അവരെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും ക്വിയാമത്തുനാളിൽ അവരുടെ മുഖങ്ങളിലായി അന്ധന്മാരായി ഊമകളായും ബധിരന്മാരായും അവരുടെ പ്രാപ്യ (സങ്കേത) സ്ഥാനം ജഹന്നമാകുന്നു അത് അടങ്ങി (ഒതുങ്ങി) പ്പോകു മ്പോഴെല്ലാം അവർക്ക് നാം വർധിപ്പിക്കും ജ്വാല, ആളിക്കത്തൽ അല്ലാഹു നേർമാർഗത്തിലാക്കുക എന്നും, അല്ലാഹു വഴിപിഴവിലാക്കുക എന്നും പറഞ്ഞതിന്റെ പൊരുൾ ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചുകഴിഞ്ഞതാകുന്നു. വേണ്ട പ്പെട്ട കാര്യങ്ങൾ കണ്ടും, കേട്ടും, മനിലാക്കുകയോ, പറയുകയോ, പ്രവർത്തിക്കുകയോ ചെയ്യാതെ, സത്യത്തിനും സൻമാർഗത്തിനും കടകവിരുദ്ധമായിട്ടാണല്ലോ സത്യനിഷേ ധികൾ ഈ ലോകത്ത് കഴിച്ചുകൂട്ടിയിരുന്നത്. അതുകൊണ്ട് അതിന് തികച്ചും യോജിച്ച ശിക്ഷകൾ തന്നെ പരലോകത്തുവെച്ച് അവർ അനുഭവിക്കേണ്ടിവരുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. നിന്ന് മഹ്ശറിലേക്ക് സൃഷ്ടികൾ ഒരുമിച്ചുകൂ ട്ടപ്പെടുമ്പോൾ ആ കുറ്റവാളികളെ മുഖം കുത്തിക്കൊണ്ടായിരിക്കും ഒരുമിച്ചുകൂട്ടുക എന്നതാണ് ഇവിടെ അല്ലാഹു പറഞ്ഞത്. നരകത്തിൽ വെച്ചും മുഖംകുത്തിക്കൊണ്ടു തന് നെ അവർ വലിച്ചിഴക്കപ്പെടും ( ) എന്ന് സൂറത്തുൽ ക്വമർ: 48 ലും അല്ലാഹു പറഞ്ഞിരിക്കുന്നു. "മനുഷ്യർ എങ്ങിനെയാണ് അവരുടെ മുഖങ്ങ ളിൽ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ചുകൂട്ടപ്പെടുക?' എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ˜ ഇപ്രകാരം ഉത്തരം പറഞ്ഞതായി അനസ് (റ) ഉദ്ധരിച്ചിരിക്കുന്നു: "അവരെ അവരുടെ കാലുകളിൽ നടത്തിയവൻ, അവരെ അവരുടെ മുഖങ്ങളിൽ നടത്തുവാനും നിശ്ചയ മായും കഴിവുള്ളവനാകുന്നു.' (അ;ബു;മു.) അബൂഹുറയ്റഃ (റ) വഴി ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ഇങ്ങനെയാകുന്നു: "ക്വിയാമത്തു നാളിൽ മനുഷ്യർ മൂന്നു തരക്കാ രായി ഒരുമിച്ചുകൂട്ടപ്പെടും. ഒരു തരക്കാർ കാൽനടക്കാർ, ഒരുതരക്കാർ വാഹനക്കാർ, ഒരുതരക്കാർ തങ്ങളുടെ മുഖങ്ങളിലായി'. (ദാ;തി;ബ; ഇബ്നുജരീർ). ഇത്രയും കടുത്ത ശിക്ഷകൾക്ക് അവർ പാത്രമാകുവാൻ കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
17:98–99ذَٰلِكَ جَزَآؤُهُم بِأَنَّهُمۡ كَفَرُواْ بِـَٔايَٰتِنَا وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدًا
۞أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ قَادِرٌ عَلَىٰٓ أَن يَخۡلُقَ مِثۡلَهُمۡ وَجَعَلَ لَهُمۡ أَجَلٗا لَّا رَيۡبَ فِيهِ فَأَبَى ٱلظَّـٰلِمُونَ إِلَّا كُفُورٗا
(98) അത് അവരുടെ പ്രതിഫല മത്രെ; നമ്മുടെ "ആയത്തു' (ലക്ഷ്യം) കളിൽ അവർ അവിശ്വസിക്കുകയും, അവർ (ഇങ്ങിനെ) പറയുകയും, ചെയ്തത് നിമിത്തം: "നാം എല്ലുകളും തുരുമ്പുമായിരുന്നാലുമോ? നിശ്ചയ മായും, നാം ഒരു പുതിയ സൃഷ്ടി യായി എഴുന്നേൽപിക്കപ്പെടുന്നവ രാണോ!'? എന്ന്. (99) അവർക്ക് കണ്ടുകൂടേ?- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചവൻ, അവരെപ്പോലെയുള്ള വരെ സൃഷ്ടിക്കുവാൻ കഴിവുള്ളവ നാണെന്ന്!- അവർക്ക് അവൻ ഒരു അവധി ഏർപ്പെടുത്തുകയും ചെയ്തി രിക്കുന്നു-അതിൽ സന്ദേഹമേ ഇല്ല. (98) ആയിട്ടാണോ എല്ലുകൾ തുരുമ്പും, നുരുമ്പും നിശ്ചയമായും നാമോ എഴുന്നേൽപിക്കപ്പെടുന്നവർ (ആകു ന്നത്) ഒരു സൃഷ്ടിയായി പുതിയ (99) അവർ കണ്ടില്ലേ, അവർക്ക് കണ്ടുകൂടേ അല്ലാഹു (ആകുന്നു) വെന്ന് സൃഷ്ടിച്ചവനായ ആകാശങ്ങളെ ഭൂമിയെയും കഴിവുള്ളവനാണ് (എന്ന്) സൃഷ്ടി ക്കുവാൻ അവരെപ്പോലെ (യുള്ളവരെ) അവൻ ആക്കുകയും ചെയ്തിരി ക്കുന്നു അവർക്ക് ഒരവധി സന്ദേഹമേ ഇല്ല, സംശയമില്ലാത്ത അതിൽ എന്നാൽ വിസമ്മതിച്ചു അക്രമികൾ നന്ദികേടിനല്ലാതെ സൂറഃ അല്ലാഹു പറയുന്നു: "ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടി ക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യംതന്നെ.' (40:57) സൂറഃ അഹ്ക്വാ ഫിൽ പറയുന്നു: "അവർക്ക് കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കു കയും, അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാൻ കഴിയുന്നവൻ തന്നെയാണെന്ന്?!' (46:33) അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ചെറുതും വലുതുമെന്നോ, ഒന്നാമത്തെ സൃഷ്ടിപ്പും രണ്ടാമത്തെ സൃഷ്ടിപ്പുമെന്നോ വ്യത്യാസമില്ല. എല്ലാം അവന് ഒരുപോലെ തന്നെ. എങ്കിലും ഇവരെ സംബന്ധിച്ചിടത്തോളം, ആകാശ ഭൂമികളെ സൃഷ്ടിച്ചുണ്ടാ ക്കിയവന്ന് ഇവരെ പോലുള്ളവരെ സൃഷ്ടിക്കുവാനും, ശൂന്യതയിൽനിന്ന് ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയവന് രണ്ടാമത് ആവർത്തിച്ചുണ്ടാക്കുവാനും കൂടുതൽ എളുപ്പമാ യിരിക്കുമെന്ന് മനിലാക്കാമല്ലോ. പക്ഷേ, അതിന് ഒരു അവധി അവൻ വെച്ചിട്ടുണ്ട്. ആ അവധിയെക്കുറിച്ച് യാതൊരു സന്ദേഹത്തിനും അവകാശമില്ല. അത് വരുമ്പോഴേ രണ്ടാമത്തെ സൃഷ്ടിക്കൽ ഉണ്ടാകൂ എന്നു മാത്രം.
17:100قُل لَّوۡ أَنتُمۡ تَمۡلِكُونَ خَزَآئِنَ رَحۡمَةِ رَبِّيٓ إِذٗا لَّأَمۡسَكۡتُمۡ خَشۡيَةَ ٱلۡإِنفَاقِۚ وَكَانَ ٱلۡإِنسَٰنُ قَتُورٗا
(100) (നബിയേ) പറയുക: "നിങ്ങൾ എന്റെ റ∫ിന്റെ കാരുണ്യ ത്തിന്റെ ഖജനാക്കളെ അധീനമാക്കി യിരുന്നാൽ പോലും എന്നാൽചില വഴിക്കുന്നതിന് ഭയപ്പെട്ടു നിങ്ങൾ പിടിച്ചുവെക്കുക തന്നെ ചെയ്യുമായി രുന്നു.' മനുഷ്യൻ വളരെ പിശുക്കനാ കുന്നു. (100) നീ പറയുക നിങ്ങൾ ആയിരുന്നെങ്കിൽ നിങ്ങൾ ഉട മയാക്കിയിരുന്നു, അധീനമാക്കിയിരുന്നു (വെങ്കിൽ) ഖജനാക്കളെ, നിക്ഷേപങ്ങളെ, ഭണ്ഡാരങ്ങളെ കാരുണ്യ (അനുഗ്രഹ) ത്തിന്റെ എന്റെ റ∫ിന്റെ എന്നാൽ, അന്നേരം നിങ്ങൾ പിടിച്ചുവെക്കുക തന്നെ ചെയ്യും ഭയന്നിട്ട്, ഭയത്താൽ ചിലവഴിക്കൽ, ചിലവാക്കുന്നതിനെ ആകുന്നു മനുഷ്യൻ (വളരെ) പിശുക്കൻ, ഇറുക്കിപ്പിടിക്കുന്നവൻ കൂടാതെ, കുറഞ്ഞുപോകുമെന്നോ തീർന്നുപോകു മെന്നോ ഭയപ്പെടാതെ, അല്ലാഹു അവന്റെ കണക്കറ്റ അനുഗ്രഹങ്ങളെ എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്നു. അവന്റെ അനുഗ്രഹങ്ങളുടെ നിക്ഷേപ ഭണ്ഡാരങ്ങളത്രയും നിങ്ങളുടെ അധീനത്തിലായിരുന്നുവെങ്കിൽപോലും അവ തീർന്നുപോകുമെന്ന് ഭയപ്പെട്ടു അവയിൽനിന്ന് ചിലവഴിക്കുവാൻ നിങ്ങൾ മടിക്കുക തന്നെ ചെയ്തേക്കും. കാരണം, മനുഷ്യൻ സ്വതവേ മഹാപിശുക്കനാകുന്നു. ഒരു ഹദീഥിൽ നബി ˜ പറയുന്നു: "അല്ലാ ഹുവിന്റെ കൈ ഏറ്റവും നിറഞ്ഞതാകുന്നു. യാതൊരു ചിലവും അതിൽ കുറവ് വരു ത്തുകയില്ല. രാവും പകലും ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവൻ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് മുതൽ അവൻ ചിലവഴിച്ചത് നിങ്ങൾ കണ്ടോ?! എന്നിട്ട് അവന്റെ വലങ്കൈയിലുള്ളത് നിശ്ചയമായും, ചുരുങ്ങിപ്പോയിട്ടില്ല.' (ബു.മു.) വിഭാഗം - 12
17:101وَلَقَدۡ ءَاتَيۡنَا مُوسَىٰ تِسۡعَ ءَايَٰتِۭ بَيِّنَٰتٖۖ فَسۡـَٔلۡ بَنِيٓ إِسۡرَـٰٓءِيلَ إِذۡ جَآءَهُمۡ فَقَالَ لَهُۥ فِرۡعَوۡنُ إِنِّي لَأَظُنُّكَ يَٰمُوسَىٰ مَسۡحُورٗا
(101) തീർച്ചയായും, മൂസാക്ക് വ്യക്തങ്ങളായ ഒമ്പത് ദൃഷ്ടാന്ത ങ്ങളെ നാം നൽകുകയുണ്ടായി. എന്നാൽ, സന്തതിക ളോട് അദ്ദേഹം അവരിൽ ചെന്ന സന്ദർഭത്തെക്കുറിച്ച് നീ ചോദി (ച്ചു നോ) ക്കുക. (അതെ) അപ്പോൾ, അദ്ദേഹത്തോട് പറഞ്ഞു: "നിശ്ചയ മായും, നിന്നെ ഞാൻമൂസാമാരണം പിണഞ്ഞ ഒരുവനാ ണെന്ന് വിചാരിക്കുന്നു.' (101) തീർച്ചയായും നാം നൽകിയിട്ടുണ്ട് മൂസാക്ക് ഒമ്പത് ദൃഷ്ടാന്തങ്ങൾ സുവ്യക്തങ്ങളായ, സ്പഷ്ടങ്ങളായ എന്നാൽ ചോദി ക്കുക (അന്വേഷിക്കുക) സന്തതികളോട് അദ്ദേഹം അവരിൽ ചെന്ന സന്ദർഭത്തെ അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു ഫിർ ഔൻ നിശ്ചയമായും ഞാൻ നിന്നെ കരുതുന്നു, വിചാരിക്കുന്നു മൂസാ ഒരു മാരണം ചെയ്യപ്പെട്ട (പിടിപെട്ടവനെന്ന്) നബി തിരുമേനി ˜ യോട് മുശ്രിക്കുകൾ, തങ്ങളാൽ കെട്ടിച്ചമക്കപ്പെട്ട ദൃഷ്ടാന്ത ങ്ങളിൽ ഏതെങ്കിലും കാട്ടിക്കൊടുക്കുവാൻ ആവശ്യപ്പെടുകയുണ്ടായ വിവരം കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചുവല്ലോ. എന്നാൽ, മൂസാ നബി (അ) സ്പഷ്ടമായ ഒമ്പത് പ്രധാന ദൃഷ്ടാന്തങ്ങൾ സഹിതം ജനതയുടെയും അടുക്കൽ ചെല്ലുക യുണ്ടായിട്ടും അവർ വിശ്വസിച്ചില്ല. അനന്തരമുണ്ടായ ചരിത്രങ്ങൾ നിലവിലുള്ള ഇസ്റാ ഈല്യർക്കും അറിയാവുന്നതാണ്. വേണമെങ്കിൽ അവരോട് അന്വേഷിച്ചു നോക്കാവു നേരിൽ കണ്ടിട്ടും മൂസാ (അ) നെക്കു റിച്ച് പറഞ്ഞത് നീ മാരണത്തിൽ അകപ്പെട്ടുപോയിരിക്കയാണ്നിന്റെ ബുദ്ധിക്ക് എന്തോ തകരാറ് ഇവർക്കും അത്തരം ദൃഷ്ടാന്തങ്ങൾ കാട്ടി ക്കൊടുത്താൽ ഉണ്ടാവാൻ പോകുന്നത് അതുപോലെത്തന്നെയായിരിക്കും. സദുദ്ദേ ശ്യത്തോടുകൂടിയല്ല അവർ ദൃഷ്ടാന്തങ്ങൾക്കാവശ്യപ്പെടുന്നത്. എന്നൊക്കെയാണ് ഈ വചനത്തിലടങ്ങിയ ആശയം. മൂസാ നബി(അ)യുടെ കൈക്ക് ഈജിപ്തിൽ വെച്ചും, പിന്നീടുമായി വെളിപ്പെട്ട അഗ്ഗുത ദൃഷ്ടാന്തങ്ങൾ പലതും വിവരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഏതി നെയൊക്കെ ഉദ്ദേശിച്ചാണ് (ഒമ്പത് ദൃഷ്ടാന്തങ്ങൾ) എന്ന് പറഞ്ഞിരിക്കുന്ന തെന്ന് തിട്ടമായി എണ്ണിപ്പറയുക സാധ്യമല്ല. പക്ഷേ, കൂട്ടരും സമുദ്രത്തിൽ മുങ്ങിനശിക്കുന്നതിന് മുമ്പുണ്ടായ ഒമ്പതെണ്ണമാണ് ഇവിടെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നു. ഈ ഒമ്പതെണ്ണം നിജപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസം കാണാമെങ്കിലും, കൂടു തൽ ബലപ്പെട്ടതും, പ്രസ്താവനകളോട് കൂടുതൽ യോജിക്കുന്നതും ഇവ യാണെന്നാകുന്നു: 1 ഉം, 2 ഉം അദ്ദേഹത്തിന്റെ വടിയും, കൈയും തന്നെ. ഈ രണ്ടി നെയും കുറിച്ച് പ്രസ്താവിച്ചശേഷം അവയെപ്പറ്റി (ഫിർ ഔന്റെയും അവന്റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ട താണ്.) എന്ന് സൂറഃ നംല്. 12-ൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. 3 മുതൽ 9 കൂടി യവ സൂ: 130, 133 ൽ പ്രസ്താവിക്കപ്പെട്ട ഏഴ് ദൃഷ്ടാന്തങ്ങളാണ്. അതാ യത് മഴ ഇല്ലായ്മ മൂലമുണ്ടായ വരൾച്ച, ഉൽപന്നങ്ങളുടെ ദൗർലഭ്യം, ജലപ്രളയം, വെട്ടു കിളി, പേൻ, തവള, രക്തം എന്നിവ. ഇവയെപ്പറ്റി വിവരിച്ചതിന്ശേഷം അവയെപ്പറ്റി (വിശദമാക്കപ്പെട്ട ദൃഷ്ടാന്തങ്ങൾ) എന്നും അവിടെ അല്ലാഹു പറഞ്ഞിരി ക്കുന്നു. സ്പഷ്ടങ്ങളായ ആ ദൃഷ്ടാന്തങ്ങളെല്ലാം നേരിൽ കണ്ടറിഞ്ഞിട്ടും നിന്നുണ്ടായ പ്രതികരണം "മൂസാ, നീ ഒരു മാരണം പിടിപെട്ട ആളായിട്ടാണ് ഞാൻ നിന്നെ കരുതുന്നത്' (സ്ലസ്ലസ്ല ) എന്നായിരുന്നു. അതിന് മൂസാ നബി (അ) പറഞ്ഞ മറുപടി നോക്കുക:
17:102قَالَ لَقَدۡ عَلِمۡتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا
(102) അദ്ദേഹം പറഞ്ഞു: "(ഫിർ ഔനേ) തീർച്ചയായും, നീ അറി (ഞ്ഞുകഴി) ഞ്ഞിട്ടുണ്ട്: ഉൾക്കാഴ്ച (നൽകുന്ന തെളിവു) കളായി ക്കൊണ്ട് ആകാശങ്ങളുടെയും, ഭൂമി യുടെയും റ∫ല്ലാതെ (മറ്റാരും) ഇവയെ ഇറക്കിയിട്ടില്ല എന്ന്. നിശ്ചയമായും ഞാൻ ഫിർ ഔനേനിന്നെ ഒരു നാശം പിണഞ്ഞ വനായി വിചാരിക്കുക തന്നെ ചെയ്യുന്നു. (102) അദ്ദേഹം പറഞ്ഞു തീർച്ചയായും നീ അറിഞ്ഞിട്ടുണ്ട് ഇറക്കിയിട്ടില്ല എന്ന് ഇവയെ റ∫ല്ലാതെ ആകാശങ്ങളുടെ ഭൂമിയുടെയും ഉൾക്കാഴ്ച നൽകുന്നവയായി, തെളിവുകളായിട്ട് നിശ്ചയമായും ഞാൻ, ഞാനാവട്ടെ നിന്നെ ഞാൻ കരുതുക തന്നെ ചെയ്യുന്നു ആട്ടിവിടപ്പെട്ടവൻ, നാശം പിണഞ്ഞവൻ ഈ ദൃഷ്ടാന്തങ്ങളെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന സത്യം നിനക്ക് തികച്ചും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നിട്ടും, കൽപിച്ചുകൂട്ടി നീ നിഷേ ധത്തിൽ ശഠിച്ചുനിൽക്കുന്നത് നിന്റെ ഔദ്ധത്യം കൊണ്ട് മാത്രമാണ്. അതുകൊണ്ട് നാശ ത്തിലേക്കാണ് നിന്റെ നീക്കം എന്ന് ഞാനിതാ നിന്നെ താക്കീത് ചെയ്യുന്നു എന്ന് താൽപര്യം.
17:103–104فَأَرَادَ أَن يَسۡتَفِزَّهُم مِّنَ ٱلۡأَرۡضِ فَأَغۡرَقۡنَٰهُ وَمَن مَّعَهُۥ جَمِيعٗا
وَقُلۡنَا مِنۢ بَعۡدِهِۦ لِبَنِيٓ إِسۡرَـٰٓءِيلَ ٱسۡكُنُواْ ٱلۡأَرۡضَ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ جِئۡنَا بِكُمۡ لَفِيفٗا
(103) എന്നാൽ, അവൻ ധ ഫിർ ഔൻ പ അവരെ ഭൂമിയിൽ (നാട്ടിൽ) നിന്നു മിരട്ടിവി ടുവാൻ ഉദ്ദേശിക്കയാണ് ചെയ്തത്; ആകയാൽ, അവനെയും, അവന്റെ കൂടെയുള്ളവരെയും മുഴുവനും നാം മുക്കി നശിപ്പിച്ചു. (104) അവന്റെ (നാശത്തിനു) ശേഷം സന്തതികളോട് നാം പറയുകയും ചെയ്തു: "നിങ്ങൾ ഭൂമിയിൽ (നാട്ടിൽ) താമസിച്ചുകൊ ള്ളുവിൻ; അങ്ങനെ, പരലോക ത്തിന്റെ വാഗ്ദത്തം (അഥവാ നിശ്ചയം) വന്നാൽ, നിങ്ങളെ നാം കൂട്ടമായി (ഒരുമിച്ചു) കൊണ്ടുവരുന്ന താണ്.' (103) എന്നാൽ അവൻ ഉദ്ദേശിച്ചു അവരെ ഇളക്കി (മിരട്ടി) വിടു വാൻ ഭൂമിയിൽ (നാട്ടിൽ) നിന്ന് അപ്പോൾ (അതിനാൽ) അവനെ നാം മുക്കി (നശിപ്പിച്ചു) അവന്റെ കൂടെയുള്ളവരെയും മുഴുവനും (104) നാം പറയുകയും ചെയ്തു അവന്റെ ശേഷം സന്തതികളോട് നിങ്ങൾ പാർത്തു (താമസിച്ചു) കൊള്ളുവിൻ ഭൂമിയിൽ (നാട്ടിൽ) അങ്ങനെ (എന്നിട്ട്-എന്നാൽ) വന്നാൽ വാഗ്ദത്തം, നിശ്ചയം പരലോകത്തിന്റെ നാം വരുന്നതാണ് നിങ്ങളെ കൊണ്ട് കൂട്ട മായിട്ട്, ഒരുമിച്ചു കൂടിയതായി നാട്ടിൽനിന്ന് തുരത്താനാണ് ഉദ്ദേശിച്ചത്. നാം നേരെ മറിച്ചും പ്രവർത്തിച്ചു. അവനെയും അവന്റെ ആൾക്കാ രെയും സമുദ്രത്തിൽ മുക്കിനശിപ്പിച്ചു. പരിശുദ്ധ ഭൂമിയായ ഫല സ്തീനി ൽ ( ) കുടിയിരുത്തി സുഖമായി കഴിയുവാൻ ഏർപ്പാടും ചെയ്തു. ക്വിയാ മത്തു നാൾ വന്നാൽ, നിങ്ങളും നിങ്ങളുടെ ശത്രുക്കളുമടക്കം എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും, തക്ക നടപടി എടുക്കുകയും ചെയ്യുമെന്ന് അവരെ തെര്യപ്പെടുത്തുകയും ചെയ്തു എന്ന് സാരം. ഈ സംഭവം ഓർമിപ്പിച്ചതിൽ, നബി ˜ ക്കും സത്യവിശ്വാസികൾക്കും ശുഭസൂചക മായ ഒരു ഭാവിയുടെ സൂചന അടങ്ങിയിരിക്കുന്നു. മർദ്ദിച്ചു തുരത്തു വാൻ ഉദ്ദേശിച്ച കൂട്ടരെയും നശിപ്പിക്കുകയും, മർദ്ദനത്തിന് വിധേയരാ യവർക്ക് സ്വൈരജീവിതവും സ്വാധീനവും നൽകി അനുഗ്രഹിക്കുകയും ചെയ്തതു പോലെ, മക്കയിലെ മുശ്രിക്കുകളുടെ മർദ്ദനങ്ങൾ അവസാനിപ്പിച്ചു സത്യവിശ്വാസി കൾക്ക് നല്ലൊരു ഭാവി താമസിയാതെ പ്രദാനം ചെയ്യുമെന്നത്രെ സൂചന. ഈ സൂറത്ത് അവതരിച്ച് അധികം താമസിയാതെ, നബി ˜ യെയും സത്യവിശ്വാസികളെയും മക്ക യിൽനിന്ന് തുരത്തിവിടുവാൻ ശത്രുക്കൾ വട്ടം കൂട്ടിയപ്പോൾ, അവർക്ക് മദീനയിൽ അല്ലാഹു അഭയം നൽകുകയും, പിന്നീട് നാട്ടിൽമക്കയിൽ തന്നെയുംസ്വൈരവും സ്വാധീനവും നൽകുകയും ഉണ്ടായല്ലോ. ( സമുദ്രത്തിൽ മുക്കിയശേഷം ഈജിപ്തിൽ താമസിച്ചതായി അറിയപ്പെടുന്നില്ല.
17:105–106وَبِٱلۡحَقِّ أَنزَلۡنَٰهُ وَبِٱلۡحَقِّ نَزَلَۗ وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا
وَقُرۡءَانٗا فَرَقۡنَٰهُ لِتَقۡرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكۡثٖ وَنَزَّلۡنَٰهُ تَنزِيلٗا
(105) യഥാർഥമനുസരിച്ച് തന്നെ നാം ഇതിനെ അവത രിപ്പിച്ചിരിക്കുന്നു; യഥാർഥപ്രകാരം തന്നെ ഇത് അവതരിക്കുകയും ചെയ്തിരിക്കുന്നു. (നബിയേ) സന്തോ ഷവാർത്ത അറിയിക്കുന്നവനും, താക്കീതുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടുമില്ല. (106) നാം അതിനെ വേർതിരി (ച്ചു വിശദീ കരി)ക്കുകയും ചെയ്തിരിക്കുന്നു; അതിനെ നീ മനുഷ്യർക്ക് താമസ ത്തോടെ (സാവധാനത്തിൽ) ഓതി ക്കൊടുക്കുവാൻ വേണ്ടി. അതിനെ നാം ഒരു (ക്രമേണയായ) ഇറക്കൽ ഇറക്കുകയും ചെയ്തിരിക്കുന്നു. (105) യഥാർഥ പ്രകാരം (യഥാർത്ഥത്തോടെ) തന്നെ നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു യഥാർഥ പ്രകാരം (അനുസരിച്ചു) തന്ന അത് അവതരിക്കുകയും ചെയ്തിരിക്കുന്നു നിന്നെ നാം അയച്ചിട്ടുമില്ല സന്തോഷവാർത്ത അറിയിക്കുന്നവനായിട്ടല്ലാതെ താക്കീത് (മുന്നറി യിപ്പു) കാരനും (106) അതിനെ നാം വേർതിരിച്ചിരിക്കുന്നു. വിവേചി (ച്ചു വിവരി) ച്ചിരിക്കുന്നു അതിനെ നീ ഓതു വാൻ വേണ്ടി മനുഷ്യർക്ക്, മനുഷ്യരിൽ താമസത്തോടെ, സാവധാ നത്തിൽ അതിനെ നാം ഇറക്കുകയും ചെയ്തിരിക്കുന്നു ഒരു (തരം) ഇറ ക്കൽ (ഫറക്വ്നാ) എന്നും (ഫർറക്വ്നാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേതനുസരിച്ച് വേണ്ടപ്പെട്ട എല്ലാ കാര്യങ്ങളും നാം വേർതിരിച്ചു വിശദീകരിച്ചിരിക്കുന്നുവെന്നും, രണ്ടാമത്തേതനുസരിച്ച് പല ഗഡുക്കളായി കുറേശ്ശെ കുറേശ്ശെയായി അവതരിപ്പിച്ചിരിക്കുന്നുവെന്നും അർഥമായിരിക്കുന്നതാണ്. സംസാരിച്ചുകൊണ്ടിരിക്കെ, ബന്ധപ്പെട്ട പല കാര്യങ്ങളെപ്പറ്റിയും പരാമർശിക്കുകയുണ്ടായി. വീണ്ടും സംസാരഗതി തിരിഞ്ഞുവ ന്നിരിക്കുകയാണ്. അല്ലാഹു അവതരിപ്പിച്ചതും, അത് അവതരിച്ചതും യഥാർഥ പ്രകാരം തന്നെ. അതായത് സത്യയാഥാർഥ്യങ്ങൾ, ന്യായയുക്തങ്ങളായ തെളിവുകൾ, സുസ്ഥിരങ്ങളായ സനാതന തത്വങ്ങൾ എന്നിങ്ങിനെ ആവശ്യമായതെല്ലാം ഉൾപ്പെടു ത്തിക്കൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു കൃത്രിമമോ, ഏറ്റക്കുറവോ കൂടാതെ യഥാർഥ രൂപത്തിൽ സുരക്ഷിതമായിത്തന്നെ അത് നബി ˜ യിലേക്ക് അവതരിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, അത് ആരെയും അടി ച്ചേൽപിക്കുവാൻ നബി ˜ യോട് കൽപിക്കപ്പെട്ടിട്ടില്ല. അതിന്റെ സന്ദേശങ്ങൾ കേൾപ്പി ക്കുക, അതനുസരിക്കുന്നവർക്കുണ്ടാകുന്ന സൽഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുക, ധിക്കരിക്കുന്നവർക്കുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി താക്കീത് നൽകുക, ഇതു മാത്രമേ നബി ˜ യോട് കൽപിച്ചിട്ടുള്ളൂ. ഓരോ കാര്യവും സവിശദം വേർതിരിച്ചു വിവരിച്ചുകൊണ്ടാണ് അതുള്ളത്. സന്ദർഭവും, ആവശ്യവും അനുസരിച്ച് ജനങ്ങളെ ഓതി ക്കേൾപ്പിക്കുവാൻ വേണ്ടി കുറേശ്ശെ കുറേശ്ശെ പല ഗഡുക്കളായിട്ടാണ് അതിനെ അവത രിപ്പിച്ചിരിക്കുന്നതും എന്നൊക്കെയാണ് ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ സാരം.
17:107–109قُلۡ ءَامِنُواْ بِهِۦٓ أَوۡ لَا تُؤۡمِنُوٓاْۚ إِنَّ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ مِن قَبۡلِهِۦٓ إِذَا يُتۡلَىٰ عَلَيۡهِمۡ يَخِرُّونَۤ لِلۡأَذۡقَانِۤ سُجَّدٗاۤ
وَيَقُولُونَ سُبۡحَٰنَ رَبِّنَآ إِن كَانَ وَعۡدُ رَبِّنَا لَمَفۡعُولٗا
وَيَخِرُّونَ لِلۡأَذۡقَانِ يَبۡكُونَ وَيَزِيدُهُمۡ خُشُوعٗا۩
(107) (നബിയേ) പറയുക: "നിങ്ങൾ ഇതിൽ വിശ്വസിച്ചുകൊ ള്ളുക, അല്ലെങ്കിൽ വിശ്വസിക്കാതിരി ക്കുക! ധ രണ്ടായാലും സംബന്ധിച്ചിടത്തോളം ഒരുപോലെ യാണ്. പ നിശ്ചയമായും, ഇതിനുമുമ്പ് അറിവ് നൽകപ്പെട്ടിട്ടുള്ളവർ, അവർ താടികുത്തി "സുജൂദ്' ധ സാഷ്ടാംഗ നമസ്കാരം പ ചെയ്തുകൊണ്ട് നിലംപതിക്കുന്ന താണ്. (108) അവർ പറയുകയും ചെയ്യും: "ഞങ്ങളുടെ റ∫് മഹാ പരി ശുദ്ധൻ! ധ അവനെ ഞങ്ങൾ വാഴ്ത്തുന്നു. പ നിശ്ചയമായും, ഞങ്ങ ളുടെ റ∫ിന്റെ വാഗ്ദാനം പ്രവർത്ത നത്തിൽ വരുത്തപ്പെടുന്നത് തന്നെയാ കുന്നു." (109) അവർ കരഞ്ഞുകൊണ്ട് താടികുത്തി നിലംപതിക്കുകയും, അതവർക്ക് ഭക്തിയെ വർദ്ധിപ്പിക്കു കയും ചെയ്യും. (107) പറയുക വിശ്വസിക്കുവിൻ ഇതി (അതി) ൽ അല്ലെ ങ്കിൽ വിശ്വസിക്കാതിരിക്കുവിൻ നിശ്ചയമായും നൽകപ്പെട്ടവർ അറിവ് ഇതിന് (അതിന്) മുമ്പ് അത് ഓതിക്കേൾപ്പിക്ക (ഓതിക്കൊടുക്ക) പ്പെടു ന്നതായാൽ അവർക്ക് അവർ വീഴും, നിലംപതിക്കും, അടഞ്ഞുവീഴും താടികളിലേക്ക് (താടികുത്തി) സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യു ന്നവരായി (108) അവർ പറയുകയും ചെയ്യും മഹാപരിശുദ്ധൻ (വാഴ്ത്തുന്നു) ഞങ്ങളുടെ റ∫് (റ∫ിനെ) നിശ്ചയമായും ആകുന്നു, ആയി രിക്കുന്നു വാഗ്ദാനം (നിശ്ചയം) ഞങ്ങളുടെ റ∫ിന്റെ ചെയ്യപ്പെടുന്ന (പ്രവർത്തനത്തിൽ വരുത്തപ്പെടുന്ന)ത് തന്നെ (109) അവർ വീഴുക (നിലം പതിക്കുക)യും ചെയ്യും താടികളിലേക്ക് (താടി കുത്തി) അവർ കരഞ്ഞു കൊണ്ട് അതവർക്ക് വർധിപ്പിക്കുകയും ചെയ്യും ഭക്തി, ഭയപ്പാട് ഓത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകളിൽ ഒന്നാണിത്. എന്ന വാക്കിലെ പദങ്ങൾ നോക്കുമ്പോൾ "താടികളിലേക്കു വീഴും' എന്നാണെങ്കിലും "താടി കുത്തിവീഴും' എന്നത്രെ അതുകൊണ്ട് വിവക്ഷ. വേണമെങ്കിൽ വിശ്വസിച്ചുകൊള്ളുക, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുകനിങ്ങ ളുടെ യുക്തം പോലെയാവാംരണ്ടായാലും അതിന്റെ ഫലം നിങ്ങൾക്കുതന്നെ. നിങ്ങൾ വിശ്വസിച്ചില്ലെന്നുവെച്ച് യാതൊരു ന്യൂനതയും കുറവും ബാധിക്കുവാനില്ല. മേന്മയും ലഭിക്കുവാനുമില്ല. വേദഗ്രമ്ലങ്ങളെക്കു റിച്ച് പരിചയം സിദ്ധിക്കാത്ത നിങ്ങൾ അതിൽ വിശ്വസിക്കുവാൻ തയ്യാറാകുന്നില്ലെങ്കിൽ വേദഗ്രമ്ലമാണെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും. അഥവാ മുൻ വേദഗ്രമ്ലങ്ങളിൽ പ്രവചിക്കപ്പെട്ട ആ റസൂലാണിതെന്നും. അദ്ദേഹം മുഖേന അല്ലാഹു അവതരിപ്പിച്ച ഗ്രമ്ല മാണ് അവർക്ക് മനിലാകും. അങ്ങനെ, അത് കേൾക്കുമ്പോൾ, ഭക്തി വിനയം നിമിത്തം അവർ മുഖംകുത്തി നിലംപതിക്കുകയും, അല്ലാഹുവിന് സ്തോത്ര കീർത്തനം ചെയ്തുകൊണ്ടും കരഞ്ഞുകൊണ്ടും അവന് സാഷ്ടാംഗ നമസ്കാരം ചെയ്യു കയും ചെയ്യും. എന്നൊക്കെ ആ അവിശ്വാസികളോട് പറയുവാൻ അല്ലാഹു നബി ˜ യോട് കൽപിക്കുന്നു. ഇതിനു മുമ്പ് അറിവ് നൽകപ്പെട്ടവർ ( ) എന്ന വാക്കിൽ വേദ ക്കാർ മൊത്തത്തിൽ ഉൾപ്പെടുമെങ്കിലും, നബി ˜ യുടെ വെളിപാടിന് മുമ്പ്തന്നെ, അന്ത്യ പ്രവാചകൻ വരുന്നുവെന്നും, അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ ഇന്നിന്നപ്രകാരമായിരി ക്കുമെന്നും തങ്ങളുടെ വേദഗ്രമ്ലം വഴി വേണ്ടതുപോലെ മനിലാക്കിവെച്ചിട്ടുള്ള അവ രിലെ സത്യവാന്മാരാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണ്. കേൾക്കുമ്പോൾ ഭയഭക്തി നിമിത്തം അവർ സുജൂദായി താടികുത്തി വീഴുമെന്ന് പറ ഞ്ഞതിൽ നിന്ന് ഇത് സ്പഷ്ടമാണ്. ഇന്നത്തെ ചില ക്രിസ്തീയ പാതിരിമാർമുസ്ലിം പാമരൻമാരെ കബളിപ്പിക്കുവാൻ വേണ്ടി അവർ നടത്താറുള്ള പല സൂത്രങ്ങളിൽ ചില അരമുറി വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്തങ്ങളെപ്പറ്റി വളരെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ടെന്നും, തങ്ങൾ സത്യമാർഗ ത്തിലാണെന്ന് അംഗീകരിച്ചിട്ടുണ്ടെന്നുമൊക്കെ തട്ടിമൂളിക്കാറുണ്ട്. സന്ദർഭ ങ്ങളിൽനിന്ന് അടർത്തിയെടുത്തും, അവരെക്കുറിച്ചു മറ്റു സ്ഥലങ്ങളിൽ അർഥ ശങ്കക്കിടമില്ലാത്തവിധം വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള പല യാഥാർഥ്യങ്ങളുടെയും നേരെ കണ്ണടച്ചുകൊണ്ടുള്ള ഒരു ചെപ്പടി വിദ്യയത്രെ അത്. അവർ ജൽപിക്കുന്നതിൽ സത്യത്തിന്റെ വല്ല അംശവും ഉണ്ടെങ്കിൽ തന്നെ, ആ തട്ടിമൂളിക്കുന്ന ആളുകൾ ആദ്യ മായി തങ്ങളെ പ്രശംസിക്കുന്ന ആ വിശ്വസിക്കുകയും അതിനെ അംഗീക രിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുമ്പോൾ, ഭക്തിവിനയം പ്രകടിപ്പിക്കലും, കണ്ണു നീരൊഴുക്കി കരയലുമൊക്കെ സദ്വൃത്തരായ സജ്ജനങ്ങളുടെ ലക്ഷണമത്രെ. അല്ലാ ഹുവിന്റെ ആയത്തുകളിൽ വിശ്വസിക്കുന്നവരുടെ ലക്ഷണങ്ങൾ പറയുന്ന കൂട്ടത്തിൽ ഒന്നിലധികം സ്ഥലത്ത് ഇക്കാര്യം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത് കാണാം. ഒരു ഹദീഥിൽ നബി ˜ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു: "അല്ലാഹുവിനെ ഭയപ്പെട്ടത് നിമിത്തം കരയുന്ന മനുഷ്യൻ, (മൃഗത്തിന്റെ) പാൽ അകിട്ടിലേക്ക് മടങ്ങിപ്പോകുന്നതു വരെ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാർഗത്തിലെ പൊടിയും, നരക ത്തിന്റെ പുകയും ഒരുമിച്ചു കൂടുകയില്ല.' (തി;ന; മു.)
17:110قُلِ ٱدۡعُواْ ٱللَّهَ أَوِ ٱدۡعُواْ ٱلرَّحۡمَٰنَۖ أَيّٗا مَّا تَدۡعُواْ فَلَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَيۡنَ ذَٰلِكَ سَبِيلٗا
(110) (നബിയേ) പറയുക: നിങ്ങൾ "അല്ലാഹു' എന്ന് വിളിച്ചു കൊള്ളുക, അല്ലെങ്കിൽ "റഹ്മാൻ' എന്ന് വിളിച്ചുകൊള്ളുക. ഏത്തന്നെ നിങ്ങൾ വിളിക്കുന്നതായാലും (നല്ല ഏറ്റം നല്ല (ഉൽകൃഷ്ട) നാമങ്ങളുണ്ട്. നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്ക രുത്; അതിനെ നീ പതുക്കെയുമാക്ക രുത്;- അതിന് (രണ്ടിന്നും) ഇടയിൽ ഒരു മാർഗം നീ തേടുകയും ചെയ്യുക. (110) പറയുക നിങ്ങൾ വിളിക്കുക അല്ലാഹു എന്ന്, "അല്ലാഹു'വിനെ അല്ലെങ്കിൽ വിളിക്കുക റഹ്മാൻ എന്ന്, "അർറഹ്മാനെ' ഏത് തന്നെ നിങ്ങൾ വിളിച്ചാലും, വിളിക്കുന്നുവോ എന്നാൽ അവനുണ്ട് നാമങ്ങൾ, പേരുകൾ ഏറ്റം നല്ല (അത്യുൽകൃഷ്ടമായ) നീ ഉച്ചത്തി ലാക്കുക (ഉറക്കെയാക്കുക) യും ചെയ്യരുത് നിന്റെ നമസ്കാരത്തെ നീ പതുക്കെയാക്കു (ഒതുക്കു) കയും അരുത് അതിനെ നീ തേടുകയും ചെയ്യുക അതിനിടയിൽ ഒരു മാർഗം രണ്ടു കാര്യങ്ങളാണ് ഈ വചനത്തിൽ അല്ലാഹു പഠിപ്പിക്കുന്നത്. (1) അല്ലാഹുവിനെ വിളിക്കുമ്പോൾ "അല്ലാഹു' എന്നോ "റഹ്മാൻ' (പരമകാരുണികൻ) എന്നോ വിളിക്കാം. രണ്ടായാലും നല്ലത് തന്നെ. വേറെയും പല ഉൽകൃഷ്ട നാമങ്ങൾ അവനുണ്ട്. അവ യിൽ ഏത് നാമം ഉപയോഗിക്കുന്നതിനും വിരോധമില്ല. (2) നമസ്കാരം-അഥവാ അതിലെ പാരായണം, പ്രാർഥന, ദിക്ർ എന്നിവ-അധികം ഉച്ചത്തിലോ, വളരെ പതു ക്കെയോ ആയിരിക്കാതെ, രണ്ടിനും മധ്യെ ഒരു മിതമായ ശബ്ദത്തിലായിരിക്കേണ്ടതാണ്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും പ്രത്യേകം ഉണർത്തുവാൻ കാരണമായ ചുറ്റുപാട് എന്താ യിരുന്നുവെന്ന് താഴെ കാണുന്ന ഉദ്ധരണികളിൽ നിന്ന് മനിലാക്കാവുന്നതാകുന്നു:- നമസ്കാരത്തിൽ നബി ˜ "അല്ലാഹുവേ' എന്നും, "റഹ്മാനേ' എന്നും ( സ്ലിഷ ) പറയുന്നതായി ചില മുശ്രിക്കുകൾ കേട്ടു. ഇവൻ ഒരു ദൈവത്തെ വിളിക്കുവാൻ കൽപി ക്കുകയും, രണ്ടു ദൈവങ്ങളെ വിളിക്കുകയും ചെയ്യുന്നുവെന്ന് അവർ ആക്ഷേപിക്കുകയു ണ്ടായി. ഇതിനെത്തുടർന്ന് ഈ വചനം അവതരിച്ചുവെന്ന് ഇബ്നു അ∫ാസ്, മക്ഹൂൽ (റ) എന്നിവരിൽ നിന്ന് ഇബ്നു ജരീർ (റ) മുതലായ പലരും രിവായത്ത് ചെയ്തിരി ക്കുന്നു. യമാമഃയിൽ കള്ളപ്രവാചകനായി പ്രത്യക്ഷപ്പെട്ട മുസൈലിമത്തുൽ കദ്ദാബിന് (യമാമഃയിലെ റഹ്മാൻ) എന്ന് പറയപ്പെട്ടിരുന്നത് കൊണ്ട് അവനെയാണ് നബി ˜ "റഹ്മാനേ' എന്നു വിളിക്കുന്നതെന്ന് മുശ്രിക്കുകൾ പറഞ്ഞതായും ചില രിവാ യത്തുകളിൽ വന്നിരിക്കുന്നു. തൗറാത്തിൽ റഹ്മാൻ (പരമകാരുണികൻ) എന്ന് അല്ലാ ഹുവിനെക്കുറിച്ച് ധാരാളം പ്രസ്താവിച്ചിട്ടുണ്ടെന്നും, നബി ˜ ആ പേർ വളരെ കുറച്ചേ പറയാറുള്ളൂവെന്നും ചില വേദക്കാർ പറഞ്ഞുവെന്നും, അപ്പോൾ ഇത് അവതരിച്ചു വെന്നും ള്വഹ്ഹാക് (റ) പ്രസ്താവിച്ചതായി വേറെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അഹ്മദ്, ബുഖാരി, മുസ്ലിം (റ) എന്നിവർ ഇബ്നു അ∫ാസ് (റ) ൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: മക്കയിൽ നബി ˜ മറഞ്ഞിരുന്ന കാലത്ത് നടത്തിയിരുന്നിട്ടില്ലാത്ത കാലത്ത്) നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്കുകയും, അതിനെ പതുക്കെയാക്കുകയും ചെയ്യേണ്ടാ) എന്നുള്ള ആയത്ത് അവതരിച്ചു. റസൂൽ സഹാബികളോട് കൂടി നമസ്കരിക്കുമ്പോൾ റക്കെ ഓതുമായിരുന്നു. മുശ്രിക്കുകൾ അത് കേട്ടപ്പോൾ, അവർ അത് അവതരിപ്പിച്ചവനെയും അത് കൊണ്ടുവന്ന ആളെയും പഴിക്കുകയുണ്ടായി. അപ്പോൾ, മുശ്രിക്കുകൾ ക്വുർ ആൻ കേട്ടുപഴിക്കുവാൻ ഇടയാകുമാറ് നമസ്കാരത്തെ ഉറക്കെയാക്കരുതെന്നും, സ്വഹാ ബികൾക്ക് കേട്ടുപഠിക്കുവാൻ കഴിയാതിരിക്കുമാറ് പതുക്കെയാക്കരുതെന്നും, രണ്ടിനു മിടയിൽ ഒരു മാർഗം സ്വീകരിക്കണമെന്നും അല്ലാഹു നബി ˜ യോട് പറഞ്ഞു. ഇബ്നു സീരിനിൽ (റ) നിന്ന് ഇബ്നു ജരീർ (റ) ഇങ്ങിനെയും ഉദ്ധരിച്ചിരിക്കുന്നു: അബൂബക്ർ (റ) നമസ്കരിക്കുമ്പോൾ ശബ്ദം താഴ്ത്തുമായിരുന്നു. ഉമർ (റ) നമസ്കരിക്കുമ്പോൾ ശബ്ദം ഉയർത്തുകയും ചെയ്തിരുന്നു. താങ്കൾ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്ന തെന്ന് അബൂബക്ർ (റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: "ഞാൻ എന്റെ റ∫ുമായി സ്വകാര്യഭാഷണം (അഥവാ കൂടിക്കാഴ്ച) നടത്തുകയാണ്, എന്റെ ആവശ്യം അവന്നറിയാം."അത് നല്ലത് എന്ന് പറയപ്പെട്ടു. ഉമർ (റ) നോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു. "ഞാൻ പിശാചിനെ ആട്ടുകയും, ഉറങ്ങിത്തൂങ്ങുന്നവരെ ഉണർത്തു കയും ചെയ്യുകയാണ്.' അത് നല്ലത് എന്ന് പറയപ്പെട്ടു. (നിന്റെ നമ സ്കാരത്തെ ഉറക്കെയാക്കരുത്സ്ല..) എന്നുള്ള വചനം അവതരിച്ചപ്പോൾ അബൂബക്ർ (റ) നോട് (ശബ്ദം) അൽപം ഉയർത്തണമെന്നും, ഉമർ (റ) നോട് അൽപം താഴ്ത്തണ മെന്നും പറയപ്പെട്ടു. മേൽകണ്ട ഉദ്ധരണികളിൽനിന്ന് ഈ വചനത്തിലെ രണ്ട് കൽപനകളും അവത രിച്ച ചുറ്റുപാടുകൾ നമുക്ക് മനിലാക്കാം. അതായത് (1) മുശ്രിക്കുകൾക്കിടയിൽ അല്ലാഹുവിനെക്കുറിച്ച് "റഹ്മാൻ' എന്ന് പറയുക പതി വില്ലാതിരുന്നതുകൊണ്ട് നബി ˜ "റഹ്മാൻ' എന്ന് പറഞ്ഞുകേട്ടപ്പോൾ നബി ˜ ക്കെതി രായി ആക്ഷേപത്തിനും ദുഷ്പ്രചാരണത്തിനും അവർ അതൊരു ആയുധമാക്കിയ ചുറ്റു പാടിലായിരുന്നു നിങ്ങൾ അല്ലാഹു എന്നോ, റഹ്മാൻ എന്നോ വിളിച്ചുകൊള്ളുക എന്ന കൽപനയുണ്ടായതും അല്ലെങ്കിൽ "അല്ലാഹു'എന്ന നാമത്തിന്റെ അത്ര തന്നെ റഹ്മാൻ എന്ന നാമത്തെ നബി ˜ പ്രാർഥനയിലും മറ്റും ഉപയോഗിക്കുക പതിവില്ലാത്തതിനെ പ്പറ്റി യഹൂദികൾ പ്രസ്താവിച്ചുകൊണ്ടിരുന്ന ചുറ്റുപാടിലായിരുന്നു. ഒരുപക്ഷേ, ഈ രണ്ടും ഒരേ സന്ദർഭത്തിൽ തന്നെയായിരുന്നുവെന്നും വരാം. അല്ലാഹുവിനറിയാം. (2) നമസ്കാരത്തിലെ പാരായണം ഉച്ചത്തിലും പതുക്കെയും നടത്ത പ്പെട്ടിരുന്ന പരിതഃ സ്ഥിതിയിൽ രണ്ടിലും ചില നന്മകൾ ഉണ്ടെങ്കിലും ഓരോന്നും ചില ദോഷത്തിന് കാരണമായിരുന്നതുകൊണ്ടാണ് നമസ്കാരം ഉറക്കെയും പതുക്കെയും ആക്കാതെ ഒരു മധ്യനില കൈക്കൊള്ളണമെന്ന കൽപനയുണ്ടായത്. നിങ്ങൾ ഏത് തന്നെ വിളിച്ചാലും അല്ലാഹുവിന് ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ ഉണ്ട് ( )എന്ന് പറഞ്ഞതിൽ നിന്ന് "അല്ലാഹു' "റഹ്മാൻ' എന്നുമല്ലാത്ത ഏത് നാമങ്ങളിലും അല്ലാഹുവിനെ വിളിക്കാമെന്നും, എന്നാൽ ആ നാമ ങ്ങൾ അവന്റെ ഉൽകൃഷ്ട നാമങ്ങളിൽ പെട്ടതായിരിക്കണമെന്നും മനിലാക്കാം. സൂറഃ പറയുന്നു: (അല്ലാഹുവിന് ഏറ്റം നല്ല ˜ അവനെ വിളിക്കുവിൻ, അവന്റെ നാമങ്ങളിൽ ക്രമക്കേട് കാണിക്കുന്നവരെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുവിൻ. അവർ പ്രവർത്തി ക്കുന്നതിന് അവർക്ക് വഴിയെ പ്രതിഫലം നൽകപ്പെടുന്നതാണ്. 180) അല്ലാ ഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്നതല്ലാത്ത നാമങ്ങളോ വിശേഷണങ്ങളോ അവനെക്കുറിച്ച് ഉപയോഗിക്കുവാൻ പാടില്ലെന്ന് ഇതിൽനിന്ന് വ്യക്ത മാണ്. (ഈ വിഷയകമായി കൂടുതൽ വിവരം പ്രസ്തുത ആയത്തിന്റെ വിവരണത്തിലും, സൂറത്തുൽഹശ്ർ അവസാനത്തെ വചനത്തിന്റെ വിവരണത്തിലും കാണാം. നമസ്കാരത്തിന്റെ മാത്രമല്ല, നമസ്കാരത്തിന് പുറത്തും തന്നെ എല്ലാ ദിക്റു കളിലും പൊതുവെ ശബ്ദം അധികം ഉയർത്താതെയും, അധികം താഴ്ത്താതെയും മിതമായ ഒരു നില കൈക്കൊള്ളേണ്ടതാണെന്ന് പല മഹാന്മാരും ചൂണ്ടിക്കാണിച്ചി ട്ടുണ്ട്. മുമ്പ് ചില സന്ദർഭങ്ങളിൽ നാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളിൽ "അല്ലാഹു' എന്ന തിരുനാമം കഴിച്ചാൽ ഏറ്റവും സ്ഥാനം ക്വുർ ആനിൽ നൽകപ്പെട്ടിരിക്കുന്നത് "റഹ്മാൻ' (പരമകാരുണികൻ) എന്ന നാമത്തിനാകുന്നു. മറ്റൊരു വിശേഷണവും കൂടാതെ പലപ്പോഴും ആ നാമം സ്വതന്ത്രമായി അല്ലാഹുവി നെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്നത് കാണാം. എന്നിങ്ങനെയുള്ളവ അതിന് ഉദാഹരണങ്ങളാകുന്നു. അല്ലാഹുവിന്റെ അതി മഹത്തും വിശാലവുമായ കാരുണ്യത്തെയാണല്ലോ അത് കുറിക്കുന്നത്. ഈ നാമം വേദക്കാർക്കിടയിൽ സുപരിചിതമായിരുന്നുവെങ്കിലും, അറബി മുശ്രിക്കുകൾക്കിടയിൽ അല്ലാഹുവിനെക്കുറിച്ച് അത് ഉപയോഗിക്കുക പതിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് -സൂ: ഫുർക്വാൻ: 60-ൽ കാണുന്നതുപോലെ, "റഹ്മാനിന്ന് സുജൂദ് ചെയ്വിൻ' എന്ന് പറയപ്പെട്ടാൽ " റഹ്മാൻ എന്താണ് ' ? ( ) എന്ന് അവർ ചോദിച്ചിരുന്നതും ഹുദൈ ബിയാ സന്ധിപത്രത്തിൽ (ബിസ്മില്ലാഹിർറഹ്മാനിർറഹീം) എന്ന് എഴുതുവാൻ നബി ˜ ആവശ്യപ്പെട്ടപ്പോൾ "ഞങ്ങൾക്ക് റഹ്മാനും, റഹീമും അറിയു കയില്ല എന്ന് അവർ പറഞ്ഞതും, അവരുടെ പതിവ് പ്രകാരം (ബിസ്മികല്ലാഹുമ്മ) ( ) എന്നെഴുതണമെന്ന് അവർ ശഠിച്ചതും. കരുണയില്ലാത്ത ഒരു ക്രൂരനായി മാത്രമേ പൗരാണിക മനുഷ്യർ അല്ലാഹുവിനെ ക്കുറിച്ച് കരുതിയിരുന്നുള്ളുവെന്നും, അതുകൊണ്ടാണ് അവർ അവന്റെ കാരുണ്യത്തെ കുറി ക്കുന്ന "റഹ്മാൻ' എന്ന നാമത്തെ എതിർത്തതെന്നും ചില ആളുകൾ പ്രസ്താവിച്ചു കാണാ റുണ്ട്. പൗരാണിക ജനവിഭാഗങ്ങളിൽ വല്ലവർക്കും അങ്ങിനെ ഒരന്ധവിശ്വാസം ഉണ്ടായിരുന്നിരി ക്കാമെങ്കിലും, അവതരണകാലത്തുള്ളവരിൽ അങ്ങിനെ വിശ്വാസമുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണവർ " റഹ്മാൻ' എന്ന നാമത്തെ എതിർത്തതെന്നുമുള്ളതിന് തെളിവൊന്നും കാണു ന്നില്ല. സംബന്ധിച്ചിടത്തോളം, അവർക്ക് ആ നാമം മുമ്പേ സുപരിചിതമായിരു ന്നുവെന്ന് നിന്ന് തന്നെ മനിലാക്കാം. ഉദാഹരണമായി: ഹാറൂൻ നബി (അ) ഇസ്റാ ഈല്യരോട് (നിങ്ങളുടെ റ∫് റഹ്മാനാകുന്നു ; അതു കൊണ്ട് നിങ്ങൾ എന്നെ പിൻപറ്റുകയും എന്റെ കൽപന അനുസരിക്കുകയും ചെയ്യുവീൻ.) എന്ന് പറയുകയുണ്ടായി. (ത്വാഹാ: 90) സുലൈമാൻ നബി(അ) ബിൽക്വീസിനയച്ച കത്തിൽ ( ) അല്ലാഹുവേ, നിന്റെ നാമത്തിൽ എന്നർത്ഥം. (നംല്: 30) (ഞാൻ റഹ്മാനിന്ന് നോമ്പ് നോറ്റിരിക്കുന്നു) എന്ന് മർയം ബീവി(അ)യും പറയുകയുണ്ടായി. (മർയം: 26) തൗറാത്തിൽ റഹ്മാൻ എന്ന് അല്ലാഹുവിനെക്കുറിച്ച് ധാരാളം പറയുന്നുണ്ടെന്നും, താങ് കൾ ആ പേര് പറയൽ കുറവാണെന്നും വേദക്കാർ നബി ˜ യോട് പറഞ്ഞതായി ള്വഹ്ഹാക് (റ) ൽ നിന്നുള്ള ഒരു രിവായത്ത് നാം അൽപം മുമ്പ് ഉദ്ധരിച്ചിട്ടുണ്ടല്ലോ. വേദക്കാർക്കിടയിൽ ആ പേർ സുപരിചിത മായിരുന്നുവെന്ന് ഇതിൽ നിന്നൊക്കെ വ്യക്തമാണ്. അല്ലാഹു സ്നേഹവും കൃപയുമുള്ളവനാണെന്ന് കാണിക്കുന്ന പല വാക്യങ്ങളും നിലവിലുള്ള ബൈബ്ളിലും കാണാം. അറബികളെ സംബന്ധിച്ചിടത്തോളം, "റഹ്മാൻ' എന്നും "റഹീം' എന്നുമുള്ള നാമങ്ങൾ അല്ലാ ഹുവിനെപ്പറ്റി ഉപയോഗിക്കുന്നതിലല്ലാതെ, അല്ലാഹുവിന്റെ കാരുണ്യത്തിൽ അവർക്ക് എതിർപ്പു ണ്ടായിരുന്നതായി തെളിയുന്നില്ല. ആ നാമം അവർക്കിടയിൽ പരക്കെ ഉപയോഗിക്കുക പതിവുണ്ടാ യിരുന്നില്ലെങ്കിൽ പോലും അത് അവർക്ക് അജ്ഞാതമായിരുന്നില്ലെന്ന് സൂ: സുഖ്റുഫ്: 20-ാം വച നത്തിൽ നിന്ന് മനിലാക്കാം. മുശ്രിക്കുകൾ മലക്കുകളെ ആരാധിച്ചിരുന്നതിനെ ന്യായീകരിക്കു വാൻ വേണ്ടി റഹ്മാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെ ആരാധി ക്കുമായിരുന്നില്ല.) എന്ന് പറഞ്ഞതായി അല്ലാഹു അവിടെ ഉദ്ധരിച്ചിരിക്കുന്നു. മാത്രമല്ല, വേദക്കാ രിൽനിന്ന് ആ പേർ അവർ കേട്ടുപരിചയിക്കുവാൻ തികച്ചും സാധ്യതയുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, അറബികൾക്കിടയിൽ ആ വാക്ക് അല്ലാഹുവിനെപ്പറ്റി ഉപയോഗിക്കുക പതിവില്ലാത്തതും, കിട്ടുന്ന അവസരമെല്ലാം നബി ˜ യെ എതിർക്കുന്നതിനും ആക്ഷേപിക്കുന്നതിനും ഉപയോഗപ്പെടുത്തു വാനുള്ള വെമ്പലും നിമിത്തമായിരുന്നു അവർ "റഹ്മാൻ' എന്ന പ്രയോഗത്തെ ആക്ഷേപിച്ചത് എന്ന് പറയുവാനേ ന്യായം കാണുന്നുള്ളൂ. ഒരു വസ്തുത കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. അതായത്, ഓരോ മതക്കാർക്കും, സമുദായങ്ങൾക്കുമിടയിൽ അല്ലാഹുവിനെക്കുറിച്ച് അവർ ഉപയോഗിച്ചുവരാറുള്ള ചില പ്രത്യേക നാമവിശേഷണങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണമായി: "അല്ലാഹു, പടച്ചവൻ, കാരുണ്യവാൻ' പോലെ യുള്ള വാക്കുകൾ മുസ്ലിംകൾക്കിടയിലും, "ഈശ്വരൻ, കരുണാകരൻ' പോലെയുള്ള വാക്കുകൾ ഹിന്ദുക്കൾക്കിടയിലും, "കർത്താവ്' എന്ന് ക്രിസ്ത്യാനികൾക്കിടയിലുമാണ് അധികം ഉപയോഗം. ആ വാക്കുകളിലടങ്ങിയ ആശയത്തിൽ പരസ്പരം ഭിന്നിപ്പില്ലെങ്കിൽ തന്നെയും ഒരുകൂ ട്ടർ പ്രത്യേകം ഉപയോഗിക്കുന്ന വാക്കുകൾ മറ്റൊരു കൂട്ടർക്ക് ഉപയോഗിക്കുവാൻ വൈമ നസ്യമുണ്ടായിരിക്കും. അന്യോന്യം വെറുപ്പിലും വിദ്വേഷത്തിലും കഴിഞ്ഞുകൂടുന്ന പരി തഃസ്ഥിതികളിൽ പ്രത്യേകിച്ചും വെറുപ്പ് തോന്നുക സ്വാഭാവികമാകുന്നു.
17:111وَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي لَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَلَمۡ يَكُن لَّهُۥ وَلِيّٞ مِّنَ ٱلذُّلِّۖ وَكَبِّرۡهُ تَكۡبِيرَۢا
(111) നീ പറയുകയും ചെയ്യുക: "യാതൊരു അല്ലാഹുവിനത്രെ സ്തുതി (മുഴുവനും)! അവൻ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; രാജാധികാരത്തിൽ അവന് ഒരു പങ്കാ ളിയും ഇല്ല; എളിമ ധ ദൗർ∫ല്യം പ നിമിത്തം അവന് ഒരു ബന്ധുവും നത്രെ സ്തുതി) അവനെ നീ ഒരു (പരിപൂർണമായ) മഹത്വപ്പെടുത്തൽ മഹത്വപ്പെടുത്തുകയും ചെയ്യുക! ധ അവന്റെ മഹത്വത്തെ പരിപൂർണ മായി കീർത്തനം ചെയ്കയും ചെയ്യുക പ (111) നീ പറയുകയും ചെയ്യുക സ്തുതി (മുഴുവൻ) അല്ലാഹുവിനാ കുന്നു യാതൊരുവനായ അവൻ ഏർപ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) സന്താനം ഇല്ലതാനും അവന് ഒരു പങ്കാളി, കൂറുകാരൻ രാജത്വ (രാജാധികാര) ത്തിൽ ഇല്ലതാനും അവന് ഒരു മിത്ര (ബന്ധുകൈകാര്യകർത്താ)വും നിന്ദ്യത (എളിമദുർ∫ലത) നിമിത്തം അവനെ നീ മഹത്വപ്പെടുത്തുക (മഹത്വ കീർത്തനം ചെയ്യുക)യും ചെയ്യുക ഒരു മഹത്വപ്പെടുത്തൽ (മഹത്വകീർത്തനം) "തസ്ബീഹ്' (സ്തോത്ര കീർത്തനം) കൊണ്ട് ആരംഭിച്ച ഈ സൂറത്ത് "ഹംദും' (സ്തുതി കീർത്തനവും) "തക്ബീറും' (മഹത്വ കീർത്തനവും) കൊണ്ടാണ് അല്ലാഹു അവസാനിപ്പിക്കുന്നത്. ഈ രണ്ടിനുമിടയിലായി, തൗഹീദിന്റെ മർമപ്രധാനവും, അവന്റെ മഹത്വത്തിനും പരിശുദ്ധിക്കും നിദാനവുമായിരിക്കുന്ന മൂന്ന് യാഥാർത്ഥ്യങ്ങൾ ഓർമി പ്പിക്കുകയും ചെയ്തിരിക്കുന്നു. (1) അവൻ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലെന്ന്. അഥവാ യഥാർത്ഥ മക്കളോ പോറ്റുമക്കളോ, ദത്തുമക്കളോ അവനില്ല. യഹൂദികൾ ഉസൈർ (അ) നെയും, ക്രിസ്ത്യാ നികൾ ഈസാ (അ) നെയും, മുശ്രിക്കുകൾ മലക്കുകളെയും അല്ലാഹുവിന്റെ സന്താന ങ്ങളാക്കുന്നു. മറ്റു ചില മതക്കാർ വേറെ ചിലരെയും അവന്റെ സന്താനങ്ങളായി ഗണി ച്ചുവരുന്നു. ഇങ്ങിനെയുള്ള എല്ലാതരം സന്താന വാദങ്ങളിൽനിന്നും അവൻ പരിശുദ്ധ നത്രെ. (2) രാജാധികാരത്തിൽ അവന് യാതൊരു പങ്കാളികളുമില്ലെന്ന്. അതെ, അവന്റെ അധികാരാവകാശങ്ങളിലും, കൈകാര്യ നടത്തിപ്പിലും നാമമാത്രമായ ഒരു പങ്ക് പോലും ആർക്കുമില്ല. (3) എളിമ നികത്തുവാൻ അവന് ഒരു ബന്ധുവുമില്ലെന്ന്; അതായത്, അവന്റെ ഏതെ ങ്കിലും ദൗർബല്യമോ, പോരായ്മയോ കാരണത്താൽ അവന് ബന്ധുമിത്രാദികളോ, സഖി കളോ, സഹായികളോ ആയി ആരുമില്ല. അതെ, അവൻ ഏകനായ അല്ലാഹുവാണ്; അവൻ സർവ്വാശ്രയ നായ യജമാനനാണ്; അവന് സന്താനം ജനിച്ചിട്ടില്ല; അവൻ ജനിച്ചുണ്ടായവനുമല്ലെന്ന്; അവന് തുല്യനായി ഒരാളും ഇല്ല.) യ്യല ല്ലന്മഴ യ്യല ന്റദഞ്ചമ ∫ൾദ്ധഷ} യ്യല മ്മൾഷ ൽട്ടമ ർസ്ലര മ്മ 77/9/27 ഭഴ 1397 ഗ്നപ്പട്ടറ ൽക്ക ട്ടട്ടച്ഛഖ യ്യല ർസ്ലര .മ്മ 75/9/14 ഭഴ 1395 ർസ്ലക്ക ൽപ്പറവ ഭ മ്മ1979/6/2 ഭഴ 1399