Muhammad Amani Moulavi (d. 1987) · Surah 16 · 128 verses
16:1أَتَىٰٓ أَمۡرُ ٱللَّهِ فَلَا تَسۡتَعۡجِلُوهُۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
ആമുഖം: അന്നഹ്ൺ അവതരിച്ചത് - വചനങ്ങൾ 128 - വിഭാഗം ധ 110, 126, 127 എന്നീ മൂന്ന് വചനങ്ങൾ മദീനയിൽ ഉഹ്ദ് യുദ്ധം കഴിഞ്ഞ ഉടനെ അവതരിച്ചതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. പ 68-ാം വചനത്തിൽ തേനീച്ചയെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന് "സൂറതുന്നഹ്ൽ' എന്നു പേര് പറയപ്പെടുന്നു. മനുഷ്യർക്ക് അല്ലാഹു ചെയ്തുകൊണ്ടി രിക്കുന്ന വളരെയധികം അനുഗ്രഹങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്കൊണ്ട് (അനുഗ്രഹങ്ങളുടെ അദ്ധ്യായം) എന്നും ഇതിന് പേരുണ്ട്. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ തിരുനാമ ത്തിൽ.
(1) (ഇതാ) അല്ലാഹുവിന്റെ കല്പന വന്നു (പോയി)! അതിനാൽ, അതിന് നിങ്ങൾ ധൃതിപ്പെടേണ്ട. അവർ (അവനോട്) പങ്കുചേർക്കു ന്നതിൽ നിന്നും അവൻ മഹാപരിശു ദ്ധൻ! അവൻ അത്യുന്നതനുമായിരി ക്കുന്നു! (1) വന്നു, വന്നിരിക്കുന്നു അല്ലാഹുവിന്റെ കല്പന, കാര്യം അതിനാൽ (എന്നാൽ) നിങ്ങളതിന് ധൃതികൂട്ടേണ്ട അവൻ മഹാ പരിശുദ്ധൻ (അവന് സ്തോത്രം) അവൻ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതനുമാകുന്നു അവർ പങ്കുചേർക്കുന്നതിൽ നിന്ന് (അല്ലാഹുവിന്റെ കൽപന) കൊണ്ട് വിവക്ഷ അന്ത്യസമയം ( ) ആണെ വ്യാഖ്യാതാക്കളും പറയുന്നത്. അവിശ്വാസികൾക്ക് വാഗ്ദത്തം ചെയ്യ പ്പെട്ട ശിക്ഷയാണെന്നും, കർമങ്ങൾക്കുള്ള പ്രതിഫല നടപടിയാണെന്നും അഭിപ്രായ ങ്ങളുണ്ട്. വാസ്തവത്തിൽ ഈ മൂന്നും ഒരേ സാരത്തിൽ കലാശിക്കുന്നവയാകുന്നു. സൂറത് തുൽ ക്വമറിന്റെ ആരംഭത്തിൽ (അന്ത്യസമയം അടുത്തുവന്നു) എന്നും, സൂ: ആരംഭത്തിൽ (മനുഷ്യർക്ക് അവ രുടെ വിചാരണ അടുത്തുവന്നിരിക്കുന്നു) എന്നുമൊക്കെ അവതരിക്കുകയും സത്യനി ഷേധത്തിൽ നിന്ന് മടങ്ങാത്തപക്ഷം അല്ലാഹുവിങ്കൽ നിന്ന് ശിക്ഷ അനുഭവപ്പെടുമെന്ന് നബി ˜ താക്കീത് നൽകുകയും ചെയ്തപ്പോൾ, ഇതൊക്കെ സത്യമാണെങ്കിൽ എന്തു കൊണ്ട് അതൊന്നും സംഭവിക്കുന്നില്ലെന്ന് അവിശ്വാസികൾ പറയാറുണ്ടായിരുന്നു. അതി നൊരു മറുപടിയാണിത്. അല്ലാഹു പറയുന്നു: "അവർ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിർണയിക്കപ്പെട്ട ഒരവധി ഇല്ലായിരുന്നുവെങ്കിൽ അവർക്ക് ശിക്ഷ (ഇപ്പോൾതന്നെ) വരുമായിരുന്നു. അവർ അറിയാത്ത നിലയിൽ അതവർക്ക് പെട്ടെന്ന് വന്നെത്തുക തന്നെ ചെയ്യും. അവർ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിശ്ചയമായും, നരകം അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു.' (അൻകബൂത്ത്: 53,54) വീണ്ടും പറയുന്നു: "അതിൽ (അന്ത്യസ മയത്തിൽ) വിശ്വസിക്കാത്തവർ അതിന് ധൃതികൂട്ടുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെ ക്കുറിച്ച് ഭയപ്പെടുന്നവരുമാകുന്നു. അത് യഥാർഥമാണെന്ന് അവർ അറിയുകയും ചെയ്യും.' (ശൂറ : 18.) ഈ ധൃതികൂട്ടലിന് അല്ലാഹു നൽകിയ മറുപടിയുടെ സാരം ഇതാണ്: "അല്ലാഹുവിന്റെ കൽപന ഇതാ വന്നു കഴിഞ്ഞു. അതിന് വളരെയൊന്നും താമസമില്ല. അത് വരാതിരിക്കുകയുമില്ല. എന്നാൽ, അതിനൊരു അവധിയുണ്ട്. അത് വരുമ്പോഴാ ണത് സംഭവിക്കുക. അതിന് ധൃതികൂട്ടേണ്ട ആവശ്യമില്ല. ധൃതികൂട്ടുന്നതുകൊണ്ട് ദോഷ മല്ലാതെ സംഭവിക്കുവാൻ പോകുന്നുമില്ല. അല്ലാഹുവിന് പങ്കുകാരെ സങ്കൽപിച്ചുണ്ടാക്കുന്നതിൽ നിന്നാണ് അവരുടെ മേൽ സൂചിപ്പിച്ച ധൃതികൂട്ടലും നിഷേധവും ഉടലെടുക്കുന്നത്. അവരുടെ ദൈവങ്ങൾ അല്ലാ ഹുവിന്റെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കുമെന്നും അവർ ധരിച്ചുവരുന്നു. അതു കൊണ്ട് അല്ലാഹുവിന് പങ്കുകാർ ഉണ്ടായിരിക്കുകയെന്ന കാര്യം തന്നെ അസംഭവ്യമാ ണെന്നും അതിൽ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമാണ് അല്ലാഹുവെന്നും അവരെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ( )
16:2يُنَزِّلُ ٱلۡمَلَـٰٓئِكَةَ بِٱلرُّوحِ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦٓ أَنۡ أَنذِرُوٓاْ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ
(2) അവന്റെ അടിയാൻമാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരുടെ മേൽ അവന്റെ കൽപനയാകുന്ന ആത്മാവു (അഥവാ ജീവനു)മായി അവൻ മലക്കുകളെ ഇറക്കുന്നു; അതായത്, ഞാനല്ലാതെ ഒരു ആരാ ധ്യനുമില്ല; അതിനാൽ നിങ്ങൾ എന്നെ സൂക്ഷിച്ചുകൊള്ളുവിൻ എന്ന് (ജനങ്ങളെ) താക്കീത് ചെയ്യണമെന്ന്. (2) അവൻ ഇറക്കുന്നു മലക്കുകളെ ആത്മാവ് (ജീവനു)മായി അവന്റെ കല്പനയാകുന്ന, കൽപനയിൽ നിന്ന് യാതൊരുവരുടെമേൽ, ചിലർക്ക് അവൻ ഉദ്ദേശിക്കുന്നു അവന്റെ അടിയാൻമാരിൽ നിന്ന് നിങ്ങൾ താക്കീത് ചെയ്യുമെന്ന് ഒരു ആരാധ്യനുമില്ലെന്ന് ഞാനല്ലാതെ അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ "ആത്മാവ്, ജീവൻ, ജീവ്' എന്നൊക്കെയാണ് (റൂഹ്) എന്ന പദത്തിനർത്ഥം. അല്ലാഹുവിന്റെ കൽപനകളും സന്ദേശങ്ങളുമാകുന്ന "വഹ്യാ'ണ് ഇവിടെ അത്കൊ ണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഹൃദയങ്ങൾക്ക് ജീവും, ആത്മാക്കൾക്ക് ചൈതന്യവും നൽകുന്നതാണല്ലോ അവ. 40:15, 45:52 എന്നിവിടങ്ങളിലും ഈ പദം ഇതുപോലെയുള്ള അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം. പ്രവാചകത്വവും വഹ്യും ലഭിക്കു ന്നത് ആരുടെയും യോഗ്യതകൾകൊണ്ടോ ശ്രമംകൊണ്ടോ അല്ല. അല്ലാഹുവിന്റെ അനു ഗ്രഹം കൊണ്ട് മാത്രമാണ്. അതാണ് "അവൻ ഉദ്ദേശിക്കുന്നവരിൽ അവൻ മലക്കു കളെ ഇറക്കുന്നുവെന്ന്' ഈ വാക്യത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. മലക്കുകൾ മുഖേന മാത്രമേ നബിമാർക്ക് വഹ്യ് നൽകപ്പെടാറുള്ളുവെന്ന് ഈ വാക്യത്തിൽ നിന്ന് മനിലാക്കിക്കൂടാ. വഹ്യിന്റെ ഇനങ്ങൾ വേറെയും ഉണ്ട് എന്ന് സൂ: ശൂറാ 51-ാം വച നത്തിൽ കാണാവുന്നതാണ്. കൂടുതൽ വിവരത്തിന് അവിടെ നോക്കുക.
16:3–4خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ تَعَٰلَىٰ عَمَّا يُشۡرِكُونَ
خَلَقَ ٱلۡإِنسَٰنَ مِن نُّطۡفَةٖ فَإِذَا هُوَ خَصِيمٞ مُّبِينٞ
(3) ആകാശങ്ങളെയും, ഭൂമി യെയും അവൻ യഥാർഥ (മുറ) പ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവർ (അവനോട്) പങ്കുചേർക്കുന്നതിൽ നിന്നും അവൻ അത്യുന്നതനായിരി ക്കുന്നു. (4) മനുഷ്യനെ അവൻ ഒരു ഇന്ദ്രി യത്തുള്ളിയിൽനിന്നു സൃഷ്ടിച്ചു. എന്നിട്ട് അവൻ (അതാ)പ്രത്യക്ഷമായ (3) അവൻ സൃഷ്ടിച്ചു. ആകാശങ്ങളെ ഭൂമിയെയും യഥാർത്ഥ പ്രകാരം അവൻ അത്യുന്നതനായി (വളരെ മേലെയായി)രിക്കുന്നു അവർ പങ്കുചേർക്കുന്നതിൽ നിന്ന് (4) മനുഷ്യനെ അവൻ സൃഷ്ടിച്ചു ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്ന്, ഇന്ദ്രിയത്താൽ എന്നിട്ട് അവൻ (അതാ) ഒരു എതിർവാദി പ്രത്യക്ഷ (സ്പഷ്ട)മായ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് തുടങ്ങി കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ച യാഥാർഥ്യങ്ങൾക്ക് ചില ദൃഷ്ടാന്തങ്ങൾ വിവരിക്കുകയാണ്. ആകാശഭൂമികളെയും മനു ഷ്യനെയും സൃഷ്ടിച്ചുണ്ടാക്കിയതും, വ്യവസ്ഥാപിതമായ മുറയിൽ അവയെല്ലാം നിയ അവന്റെ അധികാരാവകാശങ്ങളിൽ അവന് പങ്കാളികളോ, സമൻമാരോ ആയി വേറെ ആരും ഉണ്ടായിരിക്കുവാൻ നിവൃത്തിയില്ലല്ലോ. കേവലം ഒരു ഇന്ദ്രിയത്തുള്ളിയിൽ നിന്നും അവൻ സൃഷ്ടിച്ചുണ്ടാക്കിയ മനുഷ്യൻ അവ നോട് നന്ദിയും കൂറുമില്ലാതെ, അല്ലാഹുവിനെ ധിക്കരിക്കുന്നത് വിരോ ധാഭാസവും ആശ്ചര്യകരവുമാണെന്നും, മനുഷ്യൻ അവന്റെ ഉഗ്ഗവത്തെപ്പറ്റി വേണ്ട പോലെ ചിന്തിക്കുന്നപക്ഷം അതവന് ബോധ്യമാകുന്നതാണെന്നുമാണ് 4-ാം വചന ത്തിലെ സൂചന. അല്ലാഹുവിന്റെ മഹിതമഹത്വവും, ഏകത്വവും, മനുഷ്യർക്ക് അവൻ ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളും ഓർമിപ്പിക്കുന്ന ചില വസ്തുതകളാണ് അടുത്ത വചനങ്ങളിൽ:
16:5–8وَٱلۡأَنۡعَٰمَ خَلَقَهَاۖ لَكُمۡ فِيهَا دِفۡءٞ وَمَنَٰفِعُ وَمِنۡهَا تَأۡكُلُونَ
وَلَكُمۡ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسۡرَحُونَ
وَتَحۡمِلُ أَثۡقَالَكُمۡ إِلَىٰ بَلَدٖ لَّمۡ تَكُونُواْ بَٰلِغِيهِ إِلَّا بِشِقِّ ٱلۡأَنفُسِۚ إِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٞ
Passage continues through verse 16:8.
(5) കാലികളെയും (തന്നെ) അവൻ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് അവയിൽ (തണുപ്പിൽ നിന്ന്) ചൂടുനൽകലും, (മറ്റു) പ്രയോ ജനങ്ങളുമുണ്ട്. അവയിൽ നിന്നു തന്നെ നിങ്ങൾ തിന്നുകയും ചെയ്യുന്നു. (6) നിങ്ങൾ (വൈകുന്നേരം) വിശ്രമത്തിന് കൊണ്ടുവരുന്ന സമ യത്തും, (രാവിലെ) മേയാൻവിടുന്ന സമയത്തും നിങ്ങൾക്ക് അതിൽ ഒരു ഭംഗിയുമുണ്ട്. (7) ദേഹങ്ങൾ (ക്ഷീണിച്ചു) ഞെരുങ്ങിക്കൊണ്ടല്ലാതെ, നിങ്ങൾ അവിടെ എത്തിച്ചേരുന്നവരല്ല, (അങ്ങ നെയുള്ള) ഒരു നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങൾ (ചുമട്) വഹി ച്ചുപോകുകയും ചെയ്യുന്നു. നിശ്ചയ മായും, നിങ്ങളുടെ റ∫് (വളരെ) കൃപാലുവും, കരുണാനിധിയും തന്നെ. (8) കുതിരകളെയും, കോവർ കഴു തകളെയും, കഴുതകളെയും (അവൻ സൃഷ്ടിച്ചിരിക്കുന്നു); - നിങ്ങൾക്ക് അവയെ (വാഹനമാക്കി) സവാരി ചെയ്വാൻ വേണ്ടിയും, അലങ്കാര ത്തിന്നും. നിങ്ങൾക്ക് അറിഞ്ഞുകൂടാ ത്തതും അവൻ സൃഷ്ടിക്കുന്നു. (5) കാലികളെയും (തന്നെ) അവയെ അവൻ സൃഷ്ടിച്ചിരിക്കുന്നു നിങ്ങൾക്കുണ്ട് അവയിൽ ചൂടു നൽകൽ, ശൈത്യശമനം പല പ്രയോജന (ഉപകാര)ങ്ങളും അവയിൽ നിന്ന് (തന്നെ) നിങ്ങൾ തിന്നു കയും ചെയ്യുന്നു (6) നിങ്ങൾക്കുണ്ട് അവയിൽ സൗന്ദര്യം, ഭംഗി സമയത്ത് നിങ്ങൾ വിശ്രമത്തിന് (ആലയിലേക്ക്) കൊണ്ടുവരുന്ന സമയത്തും നിങ്ങൾ മേയാൻ വിടുന്ന (7) അവ വഹിക്കുകയും ചെയ്യും. നിങ്ങളുടെ ഭാരങ്ങളെ ഒരു രാജ്യത്തേക്ക്, നാട്ടിലേക്ക് നിങ്ങളായിരുന്നില്ല അവിടെ എത്തിച്ചേരുന്നവർ ഞെരുക്കം (ബുദ്ധിമുട്ട് -പ്രയാസം) കൊണ്ടല്ലാതെ ദേഹങ്ങളുടെ നിശ്ചയമായും നിങ്ങളുടെ റ∫് ദയാലുതന്നെ, കൃപയുള്ളവൻ തന്നെ കരുണാനിധിയാണ് (8) കുതിര (കളെ)യും കോവർ കഴുതകളെയും കഴുതക ളെയും നിങ്ങളവയെ സവാരി ചെയ്വാൻ വേണ്ടി, പുറത്തേറുവാൻ ഭംഗിക്കും, സൗന്ദര്യ (അലങ്കാര)ത്തിനായും അവൻ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങൾ(ക്ക്) അറിയാത്തതിനെ കാലികളെ മനുഷ്യന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും, നിത്യാവശ്യങ്ങളായ പല കാര്യങ്ങൾക്കും അവയെ ഉപയോഗപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക വഴി അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ ഓർമിപ്പിക്കുകയാണ്. കാലികൾ മൂലം ലഭിക്കുന്നതായി ഇവിടെ എടുത്തുപറയപ്പെട്ട ഉപകാരങ്ങൾ ഇവയത്രെ. (1) തണുപ്പിൽ നിന്നും രക്ഷകിട്ടുമാറ് ചൂട് നൽകുന്ന വസ്തുക്കൾ അവയിൽ നിന്നു ലഭിക്കുന്നു. രോമംകൊണ്ടും, തോൽകൊണ്ടും ഉണ്ടാക്കപ്പെടുന്ന വസ്ത്രം, പുതപ്പ്, തമ്പ്, പാദരക്ഷ മുതലായവയാണ് ഇതുകൊണ്ടുദ്ദേശ്യം. ശൈത്യകാലത്തും ശൈത്യപ്രദേശ ങ്ങളിലും ഇവയുടെ ആവശ്യം പറയേണ്ടതുമില്ല. (2) വിശപ്പിന് ഭക്ഷണവും ദാഹത്തിന് പാനീയവുമായ പാൽ, ഒരു സുപ്രധാന ധനാ ഗമ മാർഗമായ അവയുടെ സന്തതികൾ തുടങ്ങിയ മറ്റു പല ഉപകാരങ്ങൾ. (3) ഭക്ഷ്യവസ്തുക്കളിൽ ഒരു പ്രധാന സ്ഥാനം കൽപിക്കപ്പെടുന്ന മാംസം. (4) മേച്ചിൽസ്ഥലങ്ങളിൽ നിന്ന് വൈകുന്നേരം ആലകളിലേക്ക് വിശ്രമത്തിനു കൊണ്ടുവരുമ്പോഴും, രാവിലെ ആലയിൽ നിന്ന് വിട്ടു മേച്ചിൽസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും, വിശിഷ്യാ ഉടമസ്ഥർക്ക്, ഉണ്ടാകുന്ന കൗതുകവും ആനന്ദവും. ഈ വിഷയം പ്രത്യേകം എടുത്തുപറയത്തക്കവണ്ണം കാര്യമായ ഒരു പ്രയോജനമാണോ എന്ന് സംശയിക്കപ്പെടും? ഐഹിക വിഭവങ്ങളുടെ ആധിക്യത്തിലും അഭിവൃദ്ധിയിലും മനുഷ്യനുള്ള ആവേശവും, താൽപര്യവും, അഭിമാനവും ആരെയും പറഞ്ഞറിയിക്കേ ണ്ടതായിട്ടില്ല. മനുഷ്യൻ കാലിവളർത്തുന്നതെല്ലാം അവയെ തനിക്കു ഭക്ഷിക്കുവാൻ വേണ്ടിയോ, മറ്റേതെങ്കിലും വിധത്തിൽ സ്വയം ഉപയോഗപ്പെടുത്തുവാൻ വേണ്ടിയോ ആണോ? അല്ല. അതായിരുന്നു കാലിവളർത്തലിന്റെ ലക്ഷ്യമെങ്കിൽ സ്വന്താവശ്യ ങ്ങൾക്ക് വേണ്ടുന്ന പരിമിതമായ ഒരളവിൽ കവിഞ്ഞു ആരും കാലികളെ വളർത്തുമാ ഒട്ടകമുള്ളവൻ അത് രണ്ടായിരമാക്കുവാനും, പതിനായിരം ആടു കളുള്ളവൻ അത് ഇരുപതിനായിരമാക്കുവാനും, ലക്ഷക്കണക്കിൽ ഉറുപ്പികയുടെ വ്യവ സായം നടത്തുന്നവൻ അത് കോടിക്കണക്കിൽ വളർത്തുവാനും രാപ്പകൽ മിനക്കെടു ന്നത് അവമൂലം ലഭിക്കുന്ന അഴകും മോടിയും കണ്ടാനന്ദിക്കുവാനല്ലാതെ മറ്റെന്തി നാണ്?! ഈ പ്രയോജനം എടുത്തുപറഞ്ഞതിൽ നിന്ന് മറ്റൊരു സംഗതി കൂടി മനി ലാക്കുവാൻ സാധിക്കും. സമ്പത്തിന്റെ വർധനവ് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്നും, അല്ലാഹു നിശ്ചയിച്ച അവകാശങ്ങളും കടപ്പാടുകളും പാലി ച്ചുകൊണ്ട് അതിൽ നന്ദി പ്രകടിപ്പിക്കുന്നപക്ഷം അതുമൂലം വമ്പിച്ച പുണ്യം സമ്പാദി ക്കുവാൻ അത് പ്രയോജനപ്പെടുമെന്നുമാണത്. (5) ദേഹാദ്ധ്വാനമോ, ബുദ്ധിമുട്ടോ കൂടാതെ ഭാരപ്പെട്ട ചുമടുകൾ ദൂരദേശങ്ങളിലേക്ക് എത്തിക്കുക. യന്ത്രീകൃത വാഹനങ്ങൾക്ക് സർവ്വത്ര പ്രചാരം സിദ്ധിച്ചിട്ടുള്ള ഇക്കാല ത്ത്പോലും ചില രാജ്യങ്ങളിൽ ഭാരങ്ങൾ കൊണ്ടുപോകുവാൻ കാലികളെവിശേ ഷിച്ചും ഒട്ടകപ്പുറത്ത് മാത്രമല്ല, മാടുകളുടെ പുറത്തും, മാടുവണ്ടികൾ വഴിയും, ആടുവണ്ടികൾ വഴിയും സാമാനങ്ങൾ കൊണ്ടു പോകുക പല രാജ്യങ്ങളിലും പതിവുണ്ട്. യന്ത്രവാഹനങ്ങൾ കണ്ടുപിടിക്കപ്പെടുന്നതി ന്മുമ്പ് ഏതുരാജ്യത്തും കാലികളെ മാത്രം അതിന് ആശ്രയിക്കേണ്ടിയിരിക്കുന്നുതാനും. ഇത്രയും കാര്യങ്ങൾ അനുസ്മരിപ്പിച്ചശേഷം, ഇതെല്ലാം ചെയ്തുതന്നിരിക്കുന്നത് അല്ലാ ഹുവിന് മനുഷ്യനോടുള്ള കൃപയും കാരുണ്യവും നിമിത്തമാണെന്നും, ആ സ്ഥിതിക്ക് മനുഷ്യൻ അവനോട് നന്ദിയുള്ളവനായിരിക്കുവാൻ ബാധ്യസ്ഥനാണെന്നും കൂടി ഉണർത്തിയിരിക്കുന്നു. ആടുമാടൊട്ടകങ്ങളെപ്പറ്റി പ്രസ്താവിച്ചശേഷം കുതിര, കഴുത, കുതിരയും കഴുതയും ഉണചേർന്നു ജനിക്കുന്ന കോവർ കഴുത എന്നിവയെ സവാരിക്കുള്ള വാഹനങ്ങളാക്കി സൃഷ്ടിച്ചു തന്നിട്ടുള്ളതിനെയും, അവമൂലം സ്വാഭാവികമായും ലഭിക്കുന്ന അലങ്കാര ഭംഗിയെയും കുറിച്ചും ഓർമിപ്പിച്ചിരിക്കുന്നു. ആടുമാടൊട്ടകങ്ങളുടെ പ്രയോജനങ്ങളെ ക്കുറിച്ച് പ്രസ്താവിച്ചപ്പോൾ അവ ഭക്ഷ്യവസ്തുക്കളാണെന്ന് ചൂണ്ടിക്കാട്ടിയതുപോലെ ഈ മൂന്നു മൃഗങ്ങളും ഭക്ഷ്യവസ്തുക്കളായി അല്ലാഹു പ്രസ്താവിച്ചില്ല. അവയെ വാഹ നമായി ഉപയോഗിക്കുവാനുള്ളതും അലങ്കാരത്തിനുള്ളതുമാണെന്ന് മാത്രമെ പറ ഞ്ഞുള്ളൂ. അതുകൊണ്ട് ഈ മൂന്നും ഭക്ഷിക്കുവാൻ പാടുള്ളതല്ല എന്ന് ചില പണ്ഡി തൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, നാട്ടുകഴുതയുടെയും, കോവർകഴുതയു ടെയും മാംസത്തെ നബി ˜ വിരോധിച്ചിട്ടുണ്ടെന്നും കുതിരമാംസം അനുവദിച്ചി ട്ടുണ്ടെന്നും ബലവത്തായ ഹദീഥുകളിൽ വന്നിട്ടുള്ളതുകൊണ്ട് കുതിരമാംസം ഭക്ഷി ക്കുന്നതിന് വിരോധമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം. അവതരിക്കുന്ന കാലത്ത് അറിയപ്പെട്ടിട്ടില്ലാത്തതും, അക്കാലത്തുള്ള വർക്ക് ഊഹിക്കുവാൻപോലും പ്രയാസമായതുമായ വാഹനങ്ങളാണ് തീവണ്ടി, വിമാനം, യന്ത്രക്കപ്പൽ, മോട്ടോർവാഹനങ്ങൾ മുതലായവ. ഇപ്പോൾ വായുമണ്ഡലത്തിനപ്പുറം ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളും, രംഗത്തുവന്നിരിക്കുകയാണ്. എനിയും ഏതെല്ലാം തരത്തിലുള്ള വാഹനങ്ങൾ കണ്ടുപിടിക്കപ്പെടുമെന്ന് പറയുവാൻ സാധ്യമല്ല. ഇവയൊക്കെ പ്രത്യക്ഷത്തിൽ മനുഷ്യനിർമിതങ്ങളാണെങ്കിലും അവ നിർമി ക്കുവാനുള്ള സാധന സാമഗ്രികളും, അവക്ക് രൂപം നൽകുവാൻ ബുദ്ധിയും, തോന്നലും, സാഹചര്യങ്ങളുമെല്ലാം മനുഷ്യന് നൽകുന്നത് അല്ലാഹുവാണല്ലോ. ഇതുപോലെയുള്ള അവസാനം "നിങ്ങൾക്കറിഞ്ഞുകൂടാത്തതും അവൻ സൃഷ്ടിക്കുന്നു ( ) എന്ന് പറഞ്ഞത്.
16:9وَعَلَى ٱللَّهِ قَصۡدُ ٱلسَّبِيلِ وَمِنۡهَا جَآئِرٞۚ وَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ
(9) അല്ലാഹുവിന്റെ മേലാണ് (നേരായ) മിതമാർഗം (വിവരിച്ചുകൊ ടുക്കുന്ന ബാധ്യത) ഉള്ളത്. അതിൽ (മാർഗങ്ങളിൽ) തന്നെ (ചിലത്) തെറ്റി യതുമുണ്ട്. അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, നിങ്ങളെ മുഴുവൻ അവൻ നേർമാർഗ ത്തിലാക്കുക തന്നെ ചെയ്യുമായി രുന്നു. (9) അല്ലാഹുവിന്റെമേലാണ് (ബാധ്യത) മിതമാർഗം (കാണി ക്കൽ), മാർഗം വിവരിക്കൽ അതിലുണ്ട്, അതിൽ തന്നെയുമുണ്ട് തെറ്റിയത് അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ നേർമാർഗത്തിലാക്കു കതന്നെ ചെയ്തിരുന്നു മുഴുവൻ, എല്ലാവരെയും. ബാഹ്യമായ മാർഗങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള വാഹനങ്ങളെപ്പറ്റി പ്രസ്താവി ച്ചതിനെത്തുടർന്ന് ആന്തരികമായ മാർഗങ്ങൾ കൂടിയുണ്ടെന്നും, അവയിൽ ചിലത് നേർക്കുനേരെ മിതമായുള്ളതും ചിലത് തെറ്റി വളഞ്ഞുകൊണ്ടുള്ളതുമുണ്ടെന്നും നേരായ മാർഗത്തിലൂടെ സഞ്ചരിക്കുന്നതെങ്ങിനെയാണെന്ന് വിവരിച്ചുകൊടുക്കൽ അല്ലാഹുവിന്റെ ബാധ്യതയാണെന്നും, അഥവാ അതാണ് പ്രവാ ചകനിലൂടെയും അവൻ നൽകി വരുന്ന മാർഗദർശനങ്ങൾ എന്നുമൊക്കെ ചൂണ്ടിക്കാ ട്ടുകയാണ്. ബാഹ്യമായ ഐഹികവിഷയങ്ങളെക്കുറിച്ചു പറയുമ്പോൾ, അതോടുചേർന്ന് ആന്ത രികമായ ധാർമിക വിഷയങ്ങളെക്കുറിച്ചും ഓർമപ്പെടുത്തുക ചിലപ്പോഴെല്ലാം പതിവാകുന്നു. ഹജ്ജ് യാത്രകളിൽ ഭക്ഷണം മുതലായ യാത്രാസാമാനങ്ങൾ ഒരുക്കി ക്കൊള്ളുവാൻ ഉപദേശിച്ചപ്പോൾ "യാത്രാസാമാനങ്ങളിൽ വെച്ചു ഉത്തമമായത് ഭയഭക്തിയാണ്.' (2:197) എന്നും, നഗ്നത മറക്കുവാനുള്ള വസ്ത്രം നൽകി യതിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ "ഭയഭക്തിയാകുന്ന വസ്ത്രമത്രെ ഏറ്റവും ഉത്തമമായത്.' (7:26) എന്നും മറ്റും പറഞ്ഞിരിക്കുന്നത് ഇതിന് ഉദാഹരണമാ കുന്നു. അല്ലാഹു കാണിച്ചുതരുന്ന നേരായമാർഗത്തിലൂടെ ചരിക്കുന്നവരെ മാത്രമേ അവൻ സൻമാർഗത്തിൽ ചേർക്കുകയുള്ളൂ-എന്നല്ലാതെ എല്ലാവരെയും സൻമാർഗത്തി ലാക്കുവാൻ അവൻ ഉദ്ദേശിച്ചിട്ടില്ല എന്നത്രെ "അവൻ ഉദ്ദേശിച്ചിരു ന്നുവെങ്കിൽ നിങ്ങളെ മുഴുവൻ അവൻ നേർമാർഗത്തിലാക്കുമായിരുന്നു' എന്ന വാക്യം മുഖേന അറിയിക്കുന്നത്. (ഈ വാക്യത്തിലടങ്ങിയ സാരാർഥങ്ങളെപ്പറ്റി സൂറ: 149; ഹൂദ് 118; :51; സജദഃ 13 മുതലായ വചനങ്ങളുടെ വ്യാഖ്യാനത്തിലും മറ്റു മായി പലതവണ വിവരിച്ചിട്ടുണ്ട്.
16:10–11هُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗۖ لَّكُم مِّنۡهُ شَرَابٞ وَمِنۡهُ شَجَرٞ فِيهِ تُسِيمُونَ
يُنۢبِتُ لَكُم بِهِ ٱلزَّرۡعَ وَٱلزَّيۡتُونَ وَٱلنَّخِيلَ وَٱلۡأَعۡنَٰبَ وَمِن كُلِّ ٱلثَّمَرَٰتِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ
(10) അവനത്രെ, ആകാശത്ത്നിന്ന് നിങ്ങൾക്ക് (മഴ) വെള്ളം ഇറക്കിത്ത ന്നവൻ. അതിൽ നിന്ന് (കുടിക്കു വാൻ) പാനീയമുണ്ടാകുന്നു. അതിൽ നിന്ന് നിങ്ങൾ (കാലികളെ) മേയ്ക്കുന്ന (ചെടി) മരങ്ങളും ഉണ്ടാ കുന്നു. (11) അത് (വെള്ളം) മൂലം നിങ്ങൾക്ക് കൃഷിയും, ഒലീവും ഈത്തപ്പനയും, മുന്തിരികളും അവൻ ഉൽപാദിപ്പിച്ചു തരുന്നു; (എന്നു വേണ്ട) എല്ലാ ഫലവർഗങ്ങളിൽ നിന്നും (ഉൽപാദിപ്പിച്ചുതരുന്നു). നിശ്ചയമായും, അതിൽ (ഒക്കെയും) ചിന്തിക്കുന്നവർക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. (10) അവൻ യാതൊരുവനാണ്, അവനത്രെയൊരുത്തൻ അവൻ ഇറക്കിയിരിക്കുന്നു ആകാശത്തുനിന്ന് വെള്ളം നിങ്ങൾക്ക് അതിലുണ്ട്, അതിൽ നിന്ന് (ചിലത്) ഉണ്ടായിരിക്കും പാനീയം, കുടിനീർ അതിലുണ്ട്, അതിൽ നിന്ന് (ചിലത്) മരങ്ങളും അതിൽ നിങ്ങൾ മേയ്ക്കുന്നു (11) അവൻ മുളപ്പിക്കുന്നു, ഉൽപാദിപ്പിക്കും നിങ്ങൾക്ക് അത്മൂലം, അതിനാൽ കൃഷിയെ, വിളയെ ഒലീവും ഈത്തപ്പനയും മുന്തിരികളും എല്ലാ ഫല (വർഗ)ങ്ങളിൽ നിന്നും നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ഒരു ജനതക്ക് അവർ ചിന്തിക്കുന്നു കാലിമൃഗങ്ങൾ മുഖേനയുള്ള അനുഗ്രഹങ്ങളെ ഓർമിപ്പിച്ചശേഷം മഴവെള്ളം മുഖേ നയുള്ള അനുഗ്രഹങ്ങളെ ഓർമിപ്പിക്കുന്നു. ഇതെല്ലാം എടുത്തെണ്ണിക്കാട്ടുന്നതിന്റെ ആവ ശ്യമെന്താണെന്നുകൂടി ഇടക്കിടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
16:12–13وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ وَٱلنُّجُومُ مُسَخَّرَٰتُۢ بِأَمۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ
وَمَا ذَرَأَ لَكُمۡ فِي ٱلۡأَرۡضِ مُخۡتَلِفًا أَلۡوَٰنُهُۥٓۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَذَّكَّرُونَ
(12) രാത്രിയെയും, പകലി നെയും, സൂര്യനെയും ചന്ദ്രനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്ത ന്നിരിക്കുന്നു. നക്ഷത്രങ്ങളും അവ വിധേയമാ ക്കപ്പെട്ടവയാണ്. നിശ്ചയമായും, അതിൽ (ഒക്കെയും) ബുദ്ധികൊടു (ത്തു ചിന്തി)ക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (13) വർണങ്ങൾ (ഇനങ്ങൾ) വ്യത്യസ്തമായ നിലയിൽ ഭൂമിയിൽ നിങ്ങൾക്ക് വേണ്ടി അവൻ സൃഷ്ടി ച്ചുണ്ടാക്കിയിട്ടുള്ളവയും (വിധേയമാ ക്കിത്തന്നിരിക്കുന്നു). നിശ്ചയമായും, അതിൽ (ഒക്കെയും) ഉറ്റാലോചി ക്കുന്ന ജനങ്ങൾക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. (12) നിങ്ങൾക്കവൻ വിധേയമാക്കുകയും ചെയ്തിരിക്കുന്നു രാത്രിയെ പകലിനെയും സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളാകട്ടെ വിധേയമാക്കപ്പെട്ടവയാണ് അവന്റെ കല്പന പ്രകാരം നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ ജന ങ്ങൾക്ക് അവർ ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (13) അവൻ സൃഷ്ടിച്ചുണ്ടാക്കിയതും നിങ്ങൾക്ക്വേണ്ടി ഭൂമിയിൽ വ്യത്യ സ്തമായിക്കൊണ്ട് അതിന്റെ വർണ (നിറ)ങ്ങൾ (ഇനങ്ങൾ) നിശ്ചയ മായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ജനങ്ങൾക്ക് അവർ ഉറ്റാലോചി ക്കുന്നു. രാപ്പകലുകൾ, സൂര്യചന്ദ്രനക്ഷത്രങ്ങൾ എന്നിവയൊക്കെ മനുഷ്യന് വിധേയമാക്കി ത്തന്നിട്ടുണ്ടെന്ന് പറഞ്ഞതിന്റെ താൽപര്യം സൂഃ ഇബ്റാഹീം: 32, ന്റെ വ്യാഖ്യാന ത്തിലും മറ്റുമായി മുമ്പ് വിവരിച്ചിരിക്കുന്നു. ഇവിടെ അതാവർത്തിച്ചു വിവരിക്കേണ്ട തില്ല "വ്യത്യസ്ത വർണങ്ങളായി നിങ്ങൾക്ക് വേണ്ടി ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളവ' എന്ന് പറഞ്ഞതിൽ, മനുഷ്യന് ഉപകാരപ്രദമായി ഈ ഭൂമിയിൽ നിലവിലുള്ള സസ്യവർഗ ങ്ങളും, ജീവവർഗങ്ങളുമടക്കം എല്ലാ ഇനത്തിലും പെട്ട ഭൂവിഭവങ്ങൾ ഉൾപ്പെടുന്നു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യന് പ്രയോജനപ്പെടാത്ത വസ്തു ക്കൾ ഈ ഭൂമിയിൽ ഇല്ലെന്നുള്ള പരമാർഥം ഇന്ന് ചിന്തകൻമാരായ പല ശാസ്ത്ര ജ്ഞൻമാരും വ്യക്തമാക്കാറുള്ളതാണ്. ""ഭൂമിയിലു ള്ളത് മുഴുവനും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചവനത്രെ അവൻ.'' (2:29) എന്ന് പറഞ്ഞു കൊണ്ട് ഈ യാഥാർത്ഥ്യം മുമ്പേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതുമാകുന്നു. നിത്യസത്യങ്ങളായ ഈ അനുഗ്രഹങ്ങളൊക്കെ എടുത്തുപറഞ്ഞു ഓർമിപ്പിക്കുന്ന തിന്റെ ഉദ്ദേശ്യമെന്താണെന്ന് ഓരോ വചനത്തിന്റെയും അവസാനത്തിൽ അല്ലാഹു ചൂണ്ടി അതെ, ചിന്തിക്കുന്നവർക്കും, ബുദ്ധി ഉപയോഗിക്കുന്ന വർക്കും, ഉറ്റാലോചിക്കുന്നവർക്കും ഇതിൽ നിന്നൊക്കെ ദൃഷ്ടാന്തങ്ങൾ ലഭിക്കുവാ നുണ്ട്. അഥവാ അതിനുവേണ്ടിയാണ് ഇതെല് ലാം ഓർമിപ്പിക്കുന്നത് എന്ന് സാരം. ബുദ്ധി കൊണ്ട് ചിന്തിക്കുകയും ഉറ്റാലോചന ചെയ്തു സത്യാസത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുവാൻ അല്ലാഹു നമുക്കെല്ലാം തൗഫീക്വ് നൽകട്ടെ, ആമീൻ. അല്ലാഹു തുടരുന്നു:-
16:14وَهُوَ ٱلَّذِي سَخَّرَ ٱلۡبَحۡرَ لِتَأۡكُلُواْ مِنۡهُ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُواْ مِنۡهُ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ مَوَاخِرَ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
(14) അവൻ തന്നെയാണ് സമു ദ്രത്തെ വിധേയമാക്കിയവനും: അതിൽ നിന്ന് നിങ്ങൾക്ക് പുതിയ മാംസം തിന്നുവാനും, നിങ്ങൾ ധരി ക്കാറുള്ള ആഭരണ (പദാർഥ)ങ്ങൾ അതിൽ നിന്ന് പുറത്തെടുക്കുവാനും വേണ്ടി; കപ്പലുകൾ അതിലൂടെ (വെള്ളം) പിളർത്തുന്നതായിക്കൊണ്ട് (സഞ്ചരിക്കുന്നത്) നിനക്ക് കാണു കയും ചെയ്യാം. അവന്റെ അനുഗ്രഹ ത്തിൽ നിന്ന് നിങ്ങൾ തേടിയെടുക്കു വാൻ വേണ്ടിയും; നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടിയും (കൂടിയാ ണത്) (14) അവൻ തന്നെ, (അവനത്രെ) യാതൊരുവനും വിധേയമാ ക്കിയ സമുദ്രത്തെ നിങ്ങൾ (ക്ക്) തിന്നുവാൻ വേണ്ടി അതിൽ നിന്ന് മാംസം പുതിയ നിങ്ങൾ പുറത്തെടുക്കുവാനും അതിൽ നിന്ന് ആഭരണങ്ങളെ നിങ്ങളവയെ ധരിക്കുന്നു നിനക്ക് കാണാം കപ്പലുകളെ പിളർത്തുന്നതായി അതിൽ, അതിലൂടെ നിങ്ങൾ തേടിയെടുക്കു (അന്വേഷിക്കു)വാൻ വേണ്ടിയും അവന്റെ ഔദാര്യ (അനു ഗ്രഹ)ത്തിൽ നിന്ന് നിങ്ങളാകുവാനും, നിങ്ങളായേക്കുകയും ചെയ്യാം നിങ്ങൾ നന്ദി ചെയ്യും. മനുഷ്യർക്ക് ഭക്ഷണത്തിന്നായി സമുദ്രത്തിൽ അല്ലാഹു വിളയിച്ചു വളർത്തിവരുന്ന കണക്കറ്റ മൽസ്യവിളകളെപ്പറ്റിയാണ് (പുതിയ മാംസം) എന്ന് പറഞ്ഞത്. വേഗം ഉപയോഗിക്കാവുന്നതും, സുഖകരമായതും, ലഘുത്വം കൂടിയതുമായ ആഹാര മത്രെ മൽസ്യമാംസം. ആഭരണ പദാർഥങ്ങൾ ( ) കൊണ്ടുദ്ദേശ്യം മുത്ത്, പവിഴം, ചിപ്പി തുടങ്ങിയ രത്നവിഭവങ്ങളുമാകുന്നു. ഇന്നത്തെപ്പോലെ പരിഷ്കൃതങ്ങളായ യന്ത്ര സാമഗ്രികളും, ജലവാഹനങ്ങളുമൊന്നുമില്ലാത്ത മുൻകാലം മുതൽക്കുതന്നെ, സമുദ്ര ത്തിൽ അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും, രത്നസമ്പത്തുക്കളും മനുഷ്യൻ ഉപയോഗപ്പെടുത്തിപ്പോന്നിട്ടുണ്ട്. കണ്ണെത്താത്ത, ആഴം കാണാത്ത സമുദ്ര കണക്കെയുള്ള തിരമാലകളെയും, ശക്തിയായി ആഞ്ഞടിക്കുന്ന കാറ്റുകളെയും ഇടവും വലവുമാക്കി പിളർന്നുകൊണ്ട് മുന്നോട്ട് കുതിച്ചു പായുന്ന കപ്പ ലുകൾ വഴി, ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കും, ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്കും വിവിധ ആവശ്യാർഥം മനുഷ്യൻ സദാ വന്നുംപോയും കൊണ്ടിരി ക്കുന്നു. നൂഹ് നബി (അ) യുടെ കാലം മുതൽ ആരംഭിച്ച ഈ ഏർപ്പാട് അനുദിനം വർധിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം സജ്ജമാക്കിത്തരുകയും, അതിന് വേണ്ടുന്ന സാഹചര്യങ്ങൾ ശരിപ്പെടുത്തിത്തരുകയും ചെയ്തതിന്റെ പേരിൽ മനുഷ്യർ സദാ അല്ലാ ഹുവിനോട് നന്ദികാണിക്കുവാൻ കടപ്പെട്ടവരാണ് എന്ന് അവസാനത്തെ വാക്യത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
16:15–16وَأَلۡقَىٰ فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِكُمۡ وَأَنۡهَٰرٗا وَسُبُلٗا لَّعَلَّكُمۡ تَهۡتَدُونَ
وَعَلَٰمَٰتٖۚ وَبِٱلنَّجۡمِ هُمۡ يَهۡتَدُونَ
(15) ഭൂമി നിങ്ങളെയും കൊണ്ട് ചരിഞ്ഞുപോകുമെന്നതിനാൽ, അതിൽ അവൻ ഉറച്ചുനിൽക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തി രിക്കുന്നു; നദികളെയും വഴികളെയും (ഏർപെടുത്തിയിരിക്കുന്നു); നിങ്ങൾ (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്ക്) മാർഗം പ്രാപിക്കുവാൻ വേണ്ടി;- (16) (പല) അടയാളങ്ങളെയും (ഏർപ്പെടുത്തിയിരിക്കുന്നു.) നക്ഷത്ര ങ്ങൾ മൂലവും (തന്നെ) അവർ ധ മനു ഷ്യർ പ (ഉദ്ദിഷ്ട സ്ഥാനങ്ങളിലേക്ക്) മാർഗം പ്രാപിക്കുന്നു. (15) അവൻ ഇട്ടിരിക്കുന്നു, സ്ഥാപിക്കുകയും ചെയ്തു ഭൂമിയിൽ ഉറച്ചു (പൂണ്ട്) നിൽക്കുന്നവയെ (മലകളെ) അത് ചരിഞ്ഞുപോകുമെ ന്നതിനാൽ നിങ്ങളുമായി, നിങ്ങളെയും കൊണ്ട് നദി (പുഴ)കളെയും വഴി (മാർഗം)കളെയും നിങ്ങൾ ആകുവാൻ വേണ്ടി, ആയേക്കാം നിങ്ങൾ വഴിചേരും, (നേർ) മാർഗം പ്രാപിക്കും (16) അടയാളങ്ങളെയും നക്ഷത്രങ്ങൾ മൂലവും, നക്ഷത്രംകൊണ്ടും അവർ മാർഗം പ്രാപി ക്കുന്നു, വഴിചേരുന്നു. സമുദ്രത്തിൽ അല്ലാഹു നൽകിയ ചില അനുഗ്രഹങ്ങളെ ഓർമിപ്പിച്ചശേഷം കര യിലും അന്തരീക്ഷത്തിലുമായി നൽകിയിട്ടുള്ള ചില അനുഗ്രഹങ്ങളെ ചൂണ്ടിക്കാട്ടുക യാണ്. ഒരു എത്തുംപിടിയും കൂടാതെ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഭൂഗോളം അതിലെ നിവാസികൾ സഹിതം ചരിഞ്ഞോ മറിഞ്ഞോ തെറിച്ചോ പോകാതിരിക്കു വാൻ വേണ്ടിസമുദ്രത്തിൽ കപ്പലുകൾ നങ്കൂരമിട്ടുറപ്പിച്ചു നിറുത്തുന്നത്പോലെഭാര മേറിയ പർവതങ്ങളാകുന്ന നങ്കൂരങ്ങൾ വഴി അതിനെ അല്ലാഹു ഉറപ്പിച്ചുനിർത്തിയിരി ക്കുന്നു. നൂറുകണക്കിലും ആയിരക്കണക്കിലും നാഴിക ദൂരത്തെവിടെന്നോ ഉഗ്ഗവിച്ചു പാറക്കെട്ടും, മരുഭൂമിയും, മലയിടുക്കും താണ്ടിക്കൊണ്ട് വളഞ്ഞുപു ളഞ്ഞും, ഓടിച്ചാടിയും ഒഴുകിവരുന്ന നദികളെ ഒരുകൂട്ടർ കുടിനീരിനും, കുളിനീരിനും ഉപയോഗപ്പെത്തുന്നുവെങ്കിൽ, മറ്റൊരുകൂട്ടർ കൃ ഷിക്കും, ഗതാഗതത്തിനും, വ്യവസായ ത്തിനും ഉപയോഗിക്കുന്നു. വേറൊരു കൂട്ടർ മൽസ്യബന്ധനത്തിനും, വിദ്യുഛക്തി യുൽപാദനത്തിനും ഉപയോഗപ്പെടുത്തുന്നു. വഴികളെ സംബന്ധിച്ചു പറയുകയാണെ ങ്കിൽ, നാട്ടിലൂടെ, കാട്ടിലൂടെ, സമതലത്തിലൂടെ, കുന്നുകുഴികളിലൂടെ, വെള്ളത്തിലൂടെ, വായുവിലൂടെ എന്നിങ്ങിനെ ആവശ്യമായ സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിക്കുവാൻ ഉതകുന്ന പലതരം വഴികളെയും അല്ലാഹു ഏർപ്പെടുത്തിയിരിക്കുന്നു. വഴിതെറ്റാതെ ഉദ്ദിഷ്ടസ്ഥാനങ്ങളിൽ എത്തിച്ചേരുവാനും, ദൂരവും സ്ഥാനവും നിർണയിക്കുവാനും വേണ്ടി ഓരോതരം വഴികൾക്കും ചില അടയാളങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കുന്നും, കുണ്ടും, വയലും, പറമ്പും, പാറയും, മണലും, മണ്ണും, മരവും, ചരിവും, മറിവും എന്നി ങ്ങനെ എത്രയെത്ര അടയാളങ്ങൾ?! വമ്പിച്ച മരുഭൂമികളിലോ സമുദ്രത്തിലോ യാത്ര ചെയ്യുന്നവർക്ക് അടയാളങ്ങളുടെ അഭാവം നിമിത്തമോ, രാത്രിയുടെ ഇരുട്ട് മൂലമോ ദിക്കുകളറിയാതെ വരുമ്പോൾ, നക്ഷത്രങ്ങളുടെ സ്ഥാനവും ഗതിയും നോക്കി സ്ഥാനവും സമയവും കണക്കാക്കുവാൻ സാധിക്കുന്നു. ഇതൊക്കെ സ്വയമങ്ങ് രൂപംപൂണ്ടതല്ല. മനുഷ്യരോ മറ്റു വല്ലവരോ രൂപം നൽകിയതുമല്ല. എല്ലാം അല്ലാഹുവിന്റെ മാത്രം പ്രവൃത്തി. അവന്റെ മാത്രം സൃഷ്ടി. അവന്റെ മാത്രം വ്യവസ്ഥ. എല്ലാവർക്കും സുപരി ചിതമായ ഈ നിത്യസത്യങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അല്ലാഹു ചോദിക്കുകയാണ്:-
16:17أَفَمَن يَخۡلُقُ كَمَن لَّا يَخۡلُقُۚ أَفَلَا تَذَكَّرُونَ
(17) അപ്പോൾ, സൃഷ്ടിക്കുന്ന (ഒരു) വൻ സൃഷ്ടിക്കാത്തവരെപ്പോ ലെയാകുന്നുവോ?! അപ്പോൾ, (ബഹുദൈവാരാധകരേ,) നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ?! (17) അപ്പോൾ യാതൊരുവനോ അവൻ സൃഷ്ടിക്കുന്നു യാതൊ രുവനെ (യാതൊരുത്തരെ) പ്പോലെ അവൻ സൃഷ്ടിക്കില്ല അപ്പോൾ (എന്നിരിക്കെ) നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ. മുകളിൽ വിവരിച്ചതുപോലെയുള്ള വസ്തുക്കളെയൊക്കെ സൃഷ്ടിച്ചു രൂപപ്പെടുത്തിയ അല്ലാഹുവും, ഒരു അണുപോലും സൃഷ്ടിച്ചുണ്ടാക്കുവാൻ കഴിയാത്തവരും എങ്ങിനെ സമമാകും?! ഒരിക്കലും സമമാവുകയില്ലല്ലോ. എന്നിരിക്കെ, വിഗ്രഹങ്ങൾ, ദേവീദേ വൻമാർ, മഹാത്മാക്കൾ എന്ന് വേണ്ട അല്ലാഹു അല്ലാത്ത ഏതൊരു വസ്തുവെയും അവന്റെ പങ്കുകാരനോ, സമാനനോ ആക്കിവെച്ചു ആരാധിക്കുന്നത് തികച്ചും വിഡ്ഢി ത്തമല്ലേ?! നിങ്ങൾ ഒട്ടും ആലോചിച്ചു നോക്കുന്നില്ലേ?! എന്ന് താൽപര്യം. എന്നാൽ, മേലുദ്ധരിച്ച അനുഗ്രഹങ്ങൾ മാത്രമാണോ അല്ലാഹു മനുഷ്യരായ നിങ്ങൾക്ക് ചെയ്തു തന്നിരിക്കുന്നത്?! അല്ല:-
16:18وَإِن تَعُدُّواْ نِعۡمَةَ ٱللَّهِ لَا تُحۡصُوهَآۗ إِنَّ ٱللَّهَ لَغَفُورٞ رَّحِيمٞ
(18) അല്ലാഹുവിന്റെ അനുഗ്ര ഹത്തെ നിങ്ങൾ എണ്ണുന്നപക്ഷം നിങ്ങൾ അത് കണക്കാക്കുന്നതല്ല. സാധ്യമല്ല പ . നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ. (18) നിങ്ങൾ എണ്ണുന്നപക്ഷം അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങളതിനെ കണക്കാക്കുക (തിട്ടപ്പെടുത്തുക) യില്ല നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവൻ തന്നെയാണ് കരുണാനിധിയാണ്. എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ, നിങ്ങൾ ശിർക്കിലും തോന്നിയവാസത്തിലും മുഴുകിയിരുന്നിട്ടും തൽക്ഷണം നിങ്ങളുടെമേൽ ശിക്ഷാനടപടിയെടുക്കാതിരിക്കുന്നതും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നതു മൊക്കെ അവൻ പൊറുക്കുന്നവനും കരുണാനിധിയും ആയത് കൊണ്ടാണെന്ന് സാരം. സൂ: ഇബ്റാഹീം 34-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ച കാര്യങ്ങൾ ഇവി ടെയും സ്മരിക്കുക.
16:19–21وَٱللَّهُ يَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَ
وَٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ لَا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ
أَمۡوَٰتٌ غَيۡرُ أَحۡيَآءٖۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
(19) അല്ലാഹു, നിങ്ങൾ രഹസ്യ മാക്കുന്നതിനെയും, നിങ്ങൾ പരസ്യ മാക്കുന്നതിനെയും അറിയുന്നു. (20) അല്ലാഹുവിന്ന് പുറമെ, അവർ വിളിച്ചു (പ്രാർഥിച്ചു) കൊണ്ടി രിക്കുന്നവർ യാതൊന്നും (തന്നെ) സൃഷ്ടിക്കുന്നില്ല; അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. (21) (അവർ) നിർജ്ജീവങ്ങളാ കുന്നു; ജീവനില്ലാത്തവരാകുന്നു. ഇവർ ഏതുസമയത്ത് എഴുന്നേൽപി ക്കപ്പെടുമെന്ന് അവർ അറിയുകയു മില്ല. (19) അല്ലാഹു, അല്ലാഹുവാകട്ടെ അവൻ അറിയുന്നു, അറിയും നിങ്ങൾ രഹസ്യമാക്കുന്നത് നിങ്ങൾ പരസ്യമാക്കുന്നതും (20) യാതൊരുകൂട്ടർ അവർ വിളിക്കുന്നു, പ്രാർഥിക്കുന്നു അല്ലാ ഹുവിന് പുറമെ അവർ സൃഷ്ടിക്കുന്നില്ല, സൃഷ്ടിക്കുകയില്ല. യാതൊ ന്നിനെയും അവരാകട്ടെ, അവരോ അവർ സൃഷ്ടിക്കപ്പെടുന്നു. (21) നിർജ്ജീവങ്ങളാണ്, മരണപ്പെട്ടവരാണ് ജീവിക്കാത്തവരാകുന്നു, ജീവനില്ലാ ത്തവരാണ്, ജീവിക്കുന്നവരല്ലാത്ത അവർ (ക്ക്) അറിയുകയില്ല, ബോധ സമയത്ത് എന്ന് അവർ (ഇവർ) എഴുന്നേൽപിക്കപ്പെടും. ബഹുദൈവാരാധനയുടെ നിരർഥതയും, പരദൈവങ്ങൾക്ക് അതിനുള്ള അനർഹ തയുമാണ് ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി അഭിസം ബോധന ചെയ്യുന്നത് അറബികളെയാണല്ലോ. അവർ ആരാധിച്ചുവരുന്നതാകട്ടെ, വിഗ്ര ഹങ്ങൾ മുതലായ പരദൈവങ്ങളെയുമാണ്. അവ യാതൊന്നിനെയും സൃഷ്ടിച്ചുണ്ടാ ക്കുന്നില്ല. അവ തന്നെയും സൃഷ്ടിക്കപ്പെട്ടവയാണ്, അവ നിർജ്ജീവങ്ങളാണ്, മേലിൽ ജീവിക്കുവാനും പോകുന്നില്ല, അവരുടെ ആരാധകൻമാരെ ഏതവസരത്തിലാണ് ക്വബ് റുകളിൽനിന്ന് എഴുന്നേൽപിക്കപ്പെടുകയെന്ന വിവരവും അവർക്കില്ല. എന്നിരിക്കെ, ഇത്രയും നിന്ദ്യവും ഈ വസ്തുക്കളെ വിളിച്ചു പ്രാർഥിക്കുന്നത് അങ്ങേ അറ്റം അർഥശൂന്യവും പടുവങ്കത്വവുമാണല്ലോ എന്ന് താൽപര്യം. (അംവാത്തുൻ) എന്നത് (മയ്യിത്ത്) ന്റെ ബഹുവചനവും, (അഹ് എന്നത് (ഹയ്യ്) ന്റെ ബഹുവചനവുമാകുന്നു. "മരണപ്പെട്ടവൻ, മരണപ്പെടുന്ന വൻ, ജീവനില്ലാത്തത്, നിർജീവം' എന്നീ അർഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന വാക്കത്രെ . ഈ അർഥങ്ങളിലെല്ലാം തന്നെ അതിന്റെ വിപരീത പദമായി വരുന്ന താണ് എന്ന വാക്കും. ഈ അർഥങ്ങളിലെല്ലാം അവ രണ്ടും ഉപയോ ഗിക്കപ്പെട്ടുകാണാം. അപ്പോൾ, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കളും മറ്റൊരർഥത്തിൽ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന തായിത്തീരുന്നു. സൃഷ്ടിക്കുന്നവരല്ല സൃഷ്ടിക്കപ്പെടുന്നവരാണ്-എന്നും മറ്റുമുള്ള വിഷ യങ്ങളിലാകട്ടെ, വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തവയും സമമാണ്താനും. വിഭാഗം - 3
16:22–23إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۚ فَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ قُلُوبُهُم مُّنكِرَةٞ وَهُم مُّسۡتَكۡبِرُونَ
لَا جَرَمَ أَنَّ ٱللَّهَ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡتَكۡبِرِينَ
(22) നിങ്ങളുടെ ആരാധ്യൻ ഒരേ ഒരു ആരാധ്യനാകുന്നു. എന്നാൽ, പര ലോകത്തിൽ വിശ്വസിക്കാത്ത വർ-അവരുടെ ഹൃദയങ്ങൾ (അത്) നിഷേധിക്കുന്നവയാകുന്നു. അവർ അഹംഭാവം നടിക്കുന്നവരുമാകുന്നു. (23) നിംശയമത്രെ, അവർ രഹ സ്യമാക്കുന്നതും, അവർ പരസ്യമാ ക്കുന്നതും അല്ലാഹു അറിയുന്നുവെ ന്നുള്ളത്. നിശ്ചയമായും അവൻ, അഹംഭാവം നടിക്കുന്നവരെ ഇഷ്ട പ്പെടുകയില്ല. (22) നിങ്ങളുടെ ആരാധ്യൻ, ദൈവം ഒരേ ആരാധ്യനാണ്, ഏക ദൈവമാകുന്നു എന്നാൽ വിശ്വസിക്കാത്തവർ പരലോകത്തിൽ അവരുടെ ഹൃദയങ്ങൾ നിഷേധിക്കുന്ന (വെറുക്കുന്നപ്രതിഷേധിക്കുന്ന) അവരാകട്ടെ അഹംഭാവം (വലുപ്പംഗർവ്) നടി ക്കുന്നവരാണ് (23) നിംശയം, കുറ്റമല്ല, (സത്യമായും) അല്ലാഹു (ആകുന്നു) വെന്നുള്ളത് അവൻ അറിയുന്നു (വെന്നുള്ളത്) അവർ രഹ സ്യമാക്കുന്നത് അവർ പരസ്യമാക്കുന്നതും നിശ്ചയമായും അവൻ ഇഷ്ടപ്പെടുക (സ്നേഹിക്കുക)യില്ല അഹംഭാവം നടിക്കുന്നവരെ മുശ്രിക്കുകൾ പരലോകത്തിൽ വിശ്വസിക്കുന്നില്ല. പരലോകത്തിൽ വിശ്വസിക്കാ ത്തവർ അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുന്നവരും, അഹംഭാവികളുമാകുന്നു. അഥവാ അഹംഭാവം കൊണ്ടാണവർ വിശ്വസിക്കാതിരിക്കുന്നത്. അല്ലാഹു അവരെ വെറുതെ വിടുവാൻ പോകുന്നില്ല. അവരുടെ രഹസ്യവും പരസ്യവും അവൻ അറി ഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതനുസരിച്ചുള്ള നടപടി അവൻ എടുക്കുകതന്നെ ചെയ്യും എന്ന് സാരം. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താ വിക്കപ്പെട്ടാൽ, പരലോകത്തിൽ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങൾ അറച്ചു ചുളുങ്ങി പ്പോകും. അവന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു!' (സുമർ 45) വീണ്ടും ഒരു സ്ഥലത്ത് പറ യുന്നു: "നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുന്നവർ, നിന്ദ്യരായിക്കൊണ്ട് വഴിയെ ജഹന്നമിൽ പ്രവേശിക്കുന്നതാണ്'. (40:60) നബി ˜ പറ ഞ്ഞതായി ഇബ്നു (റ) ഉദ്ധരിക്കുന്നു: "അണുത്തൂക്കം ഹൃദയത്തിൽ അഹം ഭാവമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അണുത്തൂക്കം സത്യവിശ്വാസം ഹൃദ യത്തിലുള്ളവൻ നരകത്തിൽ പ്രവേശിക്കുകയുമില്ല'. അപ്പോൾ, ഒരാൾ ചോദിച്ചു: "റ സൂലേ, ഒരാൾ അവന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരിപ്പു നല്ലതായിരിക്കുവാനും ഇഷ്ടപ്പെടുന്നു. (ഇത് അഹംഭാവമാകുമോ?)' അപ്പോൾ തിരുമേനി പറഞ്ഞു: "നിശ്ചയ മായും അല്ലാഹു സുന്ദരനാണ്. അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാൽ, യഥാർഥത്തെ ധിക്കരിക്കലും, മനുഷ്യരോട് അവഗണന കാണിക്കലുമാകുന്നു'. (മു;തി;ദാ.)
16:24–25وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمۡ قَالُوٓاْ أَسَٰطِيرُ ٱلۡأَوَّلِينَ
لِيَحۡمِلُوٓاْ أَوۡزَارَهُمۡ كَامِلَةٗ يَوۡمَ ٱلۡقِيَٰمَةِ وَمِنۡ أَوۡزَارِ ٱلَّذِينَ يُضِلُّونَهُم بِغَيۡرِ عِلۡمٍۗ أَلَا سَآءَ مَا يَزِرُونَ
(24) "നിങ്ങളുടെ റ∫് അവതരി പ്പിച്ചത് എന്താണ്?' എന്ന് അവരോട് പറയപ്പെട്ടാൽ, അവർ പറയും: "പൂർവികന്മാരുടെ പുരാണകഥകൾ' എന്ന്. (25) (അതെ) ക്വിയാമത്ത് നാളിൽ അവർ തങ്ങളുടെ കുറ്റ (ഭാര) ങ്ങൾ പൂർണമായും വഹിക്കുവാൻ വേണ്ടി; (കൂടാതെ) യാതൊരു കൂട്ടരെ അറി വില്ലാതെ തങ്ങൾ വഴിപിഴപ്പിക്കു ന്നുവോ അവരുടെ കുറ്റ (ഭാര) (കുറെ വഹിക്കു വാൻ വേണ്ടി). അല്ലാ (-അറിയുക) ! അവർ പേറുന്നത് ധ അവരുടെ കുറ്റ ഭാരം പ വളരെ മോശം! (24) പറയ (ചോദിക്ക) പ്പെട്ടാൽ അവരോട് എന്തൊന്നാണ് ഇറക്കിയത് നിങ്ങളുടെ റ∫് അവർ പറയും പുരാണകഥകൾ (ഐതിഹ്യങ്ങൾ) ആകുന്നു പൂർവ്വികന്മാരുടെ (25) അവർ വഹിക്കു (പേറു) വാൻ വേണ്ടി അവരുടെ കുറ്റങ്ങളെ, ഭാരങ്ങളെ പൂർത്തിയായ നിലയിൽ ക്വിയാമത്ത് നാളിൽ കുറ്റ (ഭാര) ങ്ങളിൽനിന്നും (ചിലത്) അവരെ വഴിപിഴപ്പിക്കുന്നവരുടെ അറിവുകൂടാതെ, അറിവി ല്ലാതെ അല്ലാ, അറിയുക വളരെ മോശം, എത്രയോ ചീത്ത അവർ വഹിക്കുന്ന(കുറ്റം പേറുന്ന)ത്. ആ അഹംഭാവികളോട്-ആരെങ്കിലും വല്ലപ്പോഴും എന്താണ് അല്ലാഹു നബി ˜ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ അതിന് ശരിക്ക് ഒരു മറുപടി പറയു വാൻപോലും അവർ തയ്യാറല്ല. എന്തോ ചില പഴംപുരാണങ്ങളും ഐതിഹ്യങ്ങളും എന്നേ മറുപടി പറയൂ. അതിന്റെ ഫലമോ? അവരുടെ തെറ്റുകുറ്റങ്ങളുടെ പാപഭാരം പരിപൂർണമായിത്തന്നെ ക്വിയാമത്ത് നാളിൽ അവർ പേറേണ്ടിവരും. അത്രയുമല്ല, അല്ലാഹു അവതരിപ്പിച്ചതിനെ പ്പറ്റി പുരാണങ്ങളെന്നും, ജാലവിദ്യയെന്നും, ഭ്രാന്തെന്നുമൊക്കെപ്പറഞ്ഞു വിവരമില്ലാത്ത ആളുകളെ അവർ വഴിപിഴപ്പിച്ചുകൊണ്ടി രിക്കുകയാണല്ലോ. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒരു പങ്കുംകൂടി ആ അഹംഭാവി കൾ പേറേണ്ടതായി വരും. അപ്പോൾ അവരുടെ സ്ഥിതി വളരെ ശോചനീയംതന്നെ! മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാക്കളെപ്പറ്റി അല്ലാഹു പറയുന്നു: "അവർ അവ രുടെ ഭാരങ്ങളും, അവരുടെ ഭാരങ്ങളോടൊപ്പം വേറെ ഭാരങ്ങളും വഹിക്കേണ്ടി വരുക തന്നെ ചെയ്യും'. (അൻകബൂത്ത് 13) സ്വയം പിഴച്ചുപോയതിന്റെയും, വ്യാജം കെട്ടിപ്പറ ഞ്ഞതിന്റെയും, വിവരമില്ലാത്തവരെ വഴിപിഴപ്പിക്കുവാൻ ശ്രമിച്ചതിന്റെയും കുറ്റങ്ങൾക്ക് പുറമെ, ആ വഴിപിഴച്ചവർ ചെയ്യുന്ന കുറ്റങ്ങൾക്കൊക്കെ കാരണക്കാരായതിന്റെ പേരിലും ഇവർ ശിക്ഷാർഹരായിത്തീരുന്നു. നേർമാർഗത്തിലേക്ക് ക്ഷണിക്കുന്നവന് അവനെ പിൻപറ്റിയവരുടെ പ്രതിഫലത്തിൽ ഒരു കുറവും വരാതെ തന്നെ, അവരുടെ അതേ മാതിരി പ്രതിഫലം ലഭിക്കുന്നതാണെന്നും, ദുർമാർഗത്തിലേക്ക് ക്ഷണിക്കുന്നവന് അവൻ പിൻപറ്റിയവരുടെ കുറ്റത്തിൽ ഒരു കുറവും വരാതെ തന്നെ അവരുടെ കുറ്റങ്ങളുടെ അത്ര കുറ്റം ഉണ്ടായിരിക്കുമെന്നും മുസ്ലിം (റ) ഉദ്ധരിച്ച നബിവചനം ഇവിടെ പ്രസ്താ വ്യമാകുന്നു. ഹജ്ജ് കാലങ്ങളിൽ അന്യരാജ്യത്തുനിന്ന് ഹജ്ജിന് വരുന്നവർക്കിടയിൽ നബി ˜ യെയും, സംബന്ധിച്ചു ജാലവിദ്യ, ഭ്രാന്ത്, ജോൽസ്യം, പുരാ ണകഥ എന്നൊക്കെപ്പറഞ്ഞു പ്രചരിപ്പിക്കുവാൻ ഖാലിദുബ്നു ഉക്വ്ബത്തിന്റെ നേതൃ ത്വത്തിൽ പല ആളുകളും മക്കയിലെ വഴികൾ ഓരോരുത്തരായി ഭാഗിച്ചെടുത്തിരുന്ന തായി പല രിവായത്തുകളിലും കാണാം. ഇത് പോലെയുള്ള പല സംരംഭങ്ങളും പ്രചാ നടത്തിവന്നിരുന്നു. ദുർമാർഗത്തിലേക്കും അന്ധവിശ്വാസ ങ്ങളിലേക്കും ജനങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാവർക്കും ബാധകമാണ് അല്ലാഹുവിന്റെ ഈ താക്കീത്. വിഭാഗം - 4
16:26–27قَدۡ مَكَرَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَى ٱللَّهُ بُنۡيَٰنَهُم مِّنَ ٱلۡقَوَاعِدِ فَخَرَّ عَلَيۡهِمُ ٱلسَّقۡفُ مِن فَوۡقِهِمۡ وَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ
ثُمَّ يَوۡمَ ٱلۡقِيَٰمَةِ يُخۡزِيهِمۡ وَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تُشَـٰٓقُّونَ فِيهِمۡۚ قَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ إِنَّ ٱلۡخِزۡيَ ٱلۡيَوۡمَ وَٱلسُّوٓءَ عَلَى ٱلۡكَٰفِرِينَ
(26) ഇവരുടെ മുമ്പുള്ളവർ (കു) തന്ത്രം പ്രയോഗിക്കുകയുണ്ടായി; അപ്പോൾ, (കുതന്ത്രങ്ങളാകുന്ന) അവരുടെ കെട്ടിടത്തിങ്കൽ (അതിന്റെ) അടിത്തറകളിലൂടെ അല്ലാഹു ചെന്നു; എന്നിട്ട് അവരുടെ മുകളിൽനിന്ന് മേൽപുര അവരുടെ മേൽ പൊളി ഞ്ഞുവീണു. അവർ അറിയാത്തവിധ ത്തിലൂടെ ശിക്ഷ അവർക്ക് വരു കയും ചെയ്തു. (27) പിന്നെ, ക്വിയാമത്ത് നാളിൽ അവൻ അവരെ അപമാനത്തിലാക്കു കയും ചെയ്യും. അവൻ പറയുന്നതുമാണ്: "യാതൊരു കൂട്ടരുടെ കാര്യത്തിൽ നിങ്ങൾ ചേരിപിരിഞ്ഞു (മൽസരിച്ചു) കൊണ്ടിരുന്നുവോ അങ്ങിനെയുള്ള എന്റെ (ആ) പങ്കുകാർ എവിടെ!" അറിവ് നൽകപ്പെട്ടവർ പറയും: "നിശ്ചയമായും, ഇന്ന് അപമാനവും തിന്മ (ശിക്ഷ) യും അവിശ്വാസിക ളുടെ മേലാകുന്നു.' (26) (കു) തന്ത്രം പ്രയോഗിച്ചിട്ടുണ്ട് (അ) വരുടെ മുമ്പു ള്ളവർ അപ്പോൾ (എന്നിട്ട്) ചെന്നു അല്ലാഹു അവരുടെ കെട്ടിടത്തിങ്കൽ അടിത്തറകളിലൂടെ, തറകളിൽനിന്ന് എന്നിട്ട് പൊളിഞ്ഞുവീണു അവരുടെമേൽ മേൽപുര അവരുടെ മീതെ നിന്ന് അവർക്ക് വരു കയും ചെയ്തു ശിക്ഷ വിധത്തിലൂടെ അവർ അറിയാത്ത (27) പിന്നെ, പുറമെ ക്വിയാമത്ത് നാളിൽ അവൻ അവരെ അപ പറയുകയും എവിടെ എന്റെ പങ്കുകാർ യാതൊരുവർ നിങ്ങൾ ചേരിപിരിഞ്ഞിരുന്നു (മൽസരിച്ചിരുന്നു) അവരിൽ (അവരുടെ കാര്യത്തിൽ) പറയും നൽകപ്പെട്ടവർ അറിവ് നിശ്ചയമായും അപമാനം ഇന് ന് തിന്മയും, മോശവും അവിശ്വാസികളുടെ മേലാകുന്നു ചിലരെപ്പറ്റി അവർ എന്റെ പങ്കുകാരാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ വിഷയ ത്തിൽ നിങ്ങൾ സത്യവിശ്വാസികളിൽനിന്ന് വേർതിരിഞ്ഞു മൽസരം പുലർത്തിവന്നി രുന്നുവല്ലോ. ആ പങ്കുകാരൊക്കെ ഇപ്പോൾ എവിടെപ്പോയി? എന്ന് അവൻ ചോദിക്കും. അവിശ്വാസികൾ ഉത്തരം മുട്ടി അപമാനത്തിലും കഷ്ടപ്പാടിലുമായിത്തീരും. ഈ സന്ദർഭ ത്തിൽ, മുമ്പ് ഇഹത്തിൽ വെച്ച് യഥാർഥം ഗ്രഹിക്കുകയും അവരെ അതിലേക്ക് ക്ഷണി ച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന പ്രവാചകൻമാരും, സത്യവിശ്വാസികളും പറയു ന്നതാണിത്. ഇവരുടെ ഈ പ്രസ്താവന അവിശ്വാസികളിൽ കൂടുതൽ ഖേദവും അപ മാനവും ഉളവാക്കുന്നതായിരിക്കും. നബി ˜ പറഞ്ഞതായി ഇബ്നു ഉമർ (റ) ഇപ്ര കാരം ഉദ്ധരിച്ചിരിക്കുന്നു: "ഓരോ വഞ്ചകന്റെയും ചന്തിയുടെ അടുത്ത് അവന്റെ വഞ്ച നയുടെ തോതനുസരിച്ച് ഓരോ കൊടി നാട്ടപ്പെടും. എന്നിട്ട് ഇത് ഇന്ന ആളുടെ മകൻ ഇന്ന ആളുടെ മകൻ ഇന്ന ആളുടെ വഞ്ചനകളാണ് എന്ന് (വിളിച്ചു) പറയപ്പെടും.' (ബു.മു.)
16:28–29ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَـٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡۖ فَأَلۡقَوُاْ ٱلسَّلَمَ مَا كُنَّا نَعۡمَلُ مِن سُوٓءِۭۚ بَلَىٰٓۚ إِنَّ ٱللَّهَ عَلِيمُۢ بِمَا كُنتُمۡ تَعۡمَلُونَ
فَٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَلَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ
(28) "അതായത്, തങ്ങളുടെ സ്വന്തങ്ങളോട് അക്രമം ചെയ്യുന്നവ രായിരിക്കെ, മലക്കുകൾ പൂർണ മായി പിടിച്ചെടുക്കുന്നവർ ധ മരണപ്പെ ടുത്തുന്നവർ പ ' അപ്പോൾ, അവർ കീഴൊതുക്കം പ്രകടിപ്പിക്കും; (അവർ പറയും:) "ഞങ്ങൾ യാതൊരു തിന്മയും (കുറ്റവും) പ്രവർത്തിച്ചിരു ന്നില്ല' എന്ന്. (അവരോട് പറയപ്പെടും:) "ഇല്ലാതെ! നിശ്ചയമായും, നിങ്ങൾ പ്രവർത്തിച്ചു വന്നിരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.' (29) അതിനാൽ, നിങ്ങൾ "ജഹ ന്നമി' (നരകത്തി) ന്റെ വാതിലുകളിൽ പ്രവേശിക്കുവിൻ-അതിൽ സ്ഥിരവാ സികളായിക്കൊണ്ട്; അപ്പോൾ (ആ) അഹംഭാവികളുടെ പാർപ്പിടം വളരെ ചീത്ത തന്നെ!' (28) അതായത് യാതൊരുവർ അവരെ പൂർണമായി പിടിച്ചെടുക്കും മലക്കുകൾ അക്രമം ചെയ്യുന്നവരായിരിക്കെ, അക്രമികളായ നിലയിൽ തങ്ങളുടെ സ്വന്തങ്ങളോട്, തങ്ങളെത്തന്നെ അപ്പോൾ അവർ ഇട്ടുകൊ ടുക്കും (പ്രകടിപ്പിക്കും) കീഴൊതുക്കം, സമാധാനം ഞങ്ങളായിരുന്നില്ല ഞങ്ങൾ പ്രവർത്തിക്കും ഒരു തിന്മയും, തിന്മയിൽനിന്ന് (ഒന്നും) ഇല്ലാതെ നിശ്ചയമായും അല്ലാഹു അറിയുന്നവനാണ് നിങ്ങളായിരു ന്നതുകൊണ്ട് നിങ്ങൾ പ്രവർത്തിക്കും (29) അതിനാൽ നിങ്ങൾ പ്രവേശിക്കുവിൻ വാതിലുകളിൽ ജഹന്നമിന്റെ (നരകത്തിന്റെ) സ്ഥിരവാസികളായിക്കൊണ്ട് അതിൽ അപ്പോൾ വളരെ (എത്രയോ) ചീത്ത തന്നെ പാർപ്പിടം അഹംഭാവം നടിക്കുന്നവരുടെ കഴിഞ്ഞ വചനങ്ങളുടെ തുടർച്ച തന്നെയാണ് ഈ വചനങ്ങളും. (തങ്ങളുടെ സ്വന്തങ്ങളോട് അക്രമം ചെയ്യുന്നവരായിരിക്കെ മലക്കുകൾ പൂർണമായി പിടിച്ചെടുക്കുന്നവർ) എന്ന് അവിശ്വാസികളെ വിശേഷിപ്പിച്ചുകൊണ്ടുള്ള വാക്യം അല്ലാ ഹുവിന്റെ വാക്കായും അറിവ് നൽകപ്പെട്ടവരുടെ ( ) വാക്കായും വരാവു ന്നതാണ്. രണ്ടായിരുന്നാലും കാര്യം ഒന്നുതന്നെ. അക്രമികളായിരിക്കുമ്പോൾ മലക്കു കൾ പിടിച്ചെടുക്കുന്നവർ എന്ന് വിശേഷിപ്പിച്ചതിൽ, മരണത്തോട് കൂടിത്തന്നെ അവർ കഷ്ടതകളും യാതനകളും അനുഭവിക്കുവാൻ തുടങ്ങിയിട്ടുണ്ടെന്ന സൂചനയാണുള്ളത്. സൂ: 93; അൻഫാൽ 50; മുഹമ്മദ് 27 എന്നീ വചനങ്ങളിൽ ഇത് വ്യക്തമായി ത്തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. അപമാനവും കഷ്ടപ്പാടും സഹിക്കാതാവുമ്പോൾ ആ അഹംഭാവികൾ, തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു താഴ്മയും വിനയവും പ്രകടിപ്പിക്കുമെന്നും, അതുകൊണ്ട് ഒരു പ്രയോജനവും അവർക്ക് ലഭിക്കുവാനില്ലെന്നും, അല്ലാഹുവിന് അവരുടെ രഹസ്യപരസ്യങ്ങളെല്ലാം അറിയാവുന്നതാണെന്നും സ്ഥിര മായ നരകശിക്ഷ മാത്രമായിരിക്കും അവർക്കാധാരമെന്നുമാണ് പിന്നീട് പറഞ്ഞതിന്റെ ചുരുക്കം. അവിശ്വാസികളുടെ സ്ഥിതിഗതികൾ പലതും വിവരിച്ചശേഷം സത്യവിശ്വാ സികളുടെ സ്ഥിതിഗതികളെന്തായിരിക്കുമെന്ന് വിവരിക്കുന്നു:-
16:30–32۞وَقِيلَ لِلَّذِينَ ٱتَّقَوۡاْ مَاذَآ أَنزَلَ رَبُّكُمۡۚ قَالُواْ خَيۡرٗاۗ لِّلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۚ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞۚ وَلَنِعۡمَ دَارُ ٱلۡمُتَّقِينَ
جَنَّـٰتُ عَدۡنٖ يَدۡخُلُونَهَا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ لَهُمۡ فِيهَا مَا يَشَآءُونَۚ كَذَٰلِكَ يَجۡزِي ٱللَّهُ ٱلۡمُتَّقِينَ
ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَـٰٓئِكَةُ طَيِّبِينَ يَقُولُونَ سَلَٰمٌ عَلَيۡكُمُ ٱدۡخُلُواْ ٱلۡجَنَّةَ بِمَا كُنتُمۡ تَعۡمَلُونَ
(30) "നിങ്ങളുടെ റ∫് എന്താണ് അവതരിപ്പിച്ചത്?' എന്ന് സൂക്ഷ്മത പാലിച്ചവരോട് പറയപ്പെടും. അവർ പറയും: "ഉത്തമമായത് (തന്നെ)." നന്മ പ്രവർത്തിച്ചവർക്ക് ഈ ഇഹ ലോകത്ത് നന്മയുണ്ടായിരിക്കും; പര ലോകഭവനമാകട്ടെ, ഏറ്റം ഉത്തമവു മാകുന്നു. ഭവനം എത്രയോ നല്ലതുതന്നെ! (31) (അതെ) അവർ പ്രവേശിക്കു ന്നതായ (ആ) സ്ഥിരവാസത്തിന്റെ സ്വർഗങ്ങൾ! അവയുടെ അടിഭാഗത്തി ലൂടെ അരുവികൾ ഒഴുകിക്കൊണ്ടി രിക്കും. അവർ ഉദ്ദേശിക്കുന്നത് (എന്തും) അവർക്കതിൽ ഉണ്ട്. അപ്ര കാരമത്രെ, സൂക്ഷ്മത പാലിക്കുന്ന വർക്ക് അല്ലാഹു പ്രതിഫലം നൽകു ന്നത്. (32) അതായത്, തങ്ങൾ (നല്ല) വിശിഷ്ടന്മാരായിരിക്കെ മലക്കുകൾ പൂർണമായി പിടിച്ചെടുക്കുന്ന ധ മരണ പ്പെടുത്തുന്ന പ വർക്ക്. അവർ ധ മലക്കു കൾ പ പറയും: "നിങ്ങൾക്ക് "സലാം' (സമാധാനാശംസ) ! നിങ്ങൾ്ര പ വ ർ ത്തി കാ ണ്ടി രു ന്ന ത് നിമിത്തം നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുവിൻ!' (30) പറയപ്പെടും, പറയപ്പെട്ടു സൂക്ഷ്മത പാലിച്ചവരോട് എന്താണ് അവതരിപ്പിച്ചത് നിങ്ങളുടെ റ∫് അവർ പറയും, പറഞ്ഞു നല്ലത്, ഉത്തമമായത് യാതൊരുവർക്കുണ്ട് (ഉണ്ടായിരിക്കും) നന്മ പ്രവർത്തിച്ച, പുണ്യം ചെയ്ത ഈ ഇഹത്തിൽ നന്മ, പുണ്യം പരലോകഭവനം ആകട്ടെ, പരലോകഭവനം തന്നെ ഉത്തമം, ഏറ്റം നല്ലത് എത്രയോ (വളരെ) നല്ലതുതന്നെ വീട്, ഭവനം, വസതി സൂക്ഷ്മത പാലിക്കുന്നവരുടെ (31) അതായത് സ്വർഗങ്ങൾ (സ്ഥിര) വാസ ത്തിന്റെ അവരതിൽ കടക്കും നടക്കും (ഒഴുകും) അതിന്റെ അടിയിലൂടെ നദികൾ അവർക്കുണ്ട്, ഉണ്ടായിരിക്കും അതിൽ അവർ ഉദ്ദേശിക്കുന്നത് അപ്രകാരമാണ്, അതുപോലെ അല്ലാഹു പ്രതി ഫലം നൽകുക, പ്രതിഫലം കൊടുക്കുന്നു സൂക്ഷ്മത പാലിക്കുന്നവർക്ക് (32) അതായത് യാതൊരുവർ അവരെ പൂർണമായി പിടിച്ചെടുക്കും മലക്കുകൾ നല്ലവ (വിശിഷ്ടപരിശുദ്ധ) രായിരിക്കെ അവർ പറയും സലാം നിങ്ങൾക്ക്, നിങ്ങളിലുണ്ടാവട്ടെ പ്രവേശിക്കുവിൻ നിമിത്തം നിങ്ങൾ പ്രവർത്തിക്കും. അവിശ്വാസികളായ അഹംഭാവികളും, അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷി ക്കുന്ന ഭയഭക്തന്മാരും എല്ലാ രംഗത്തും പരസ്പര വിരുദ്ധമായ നിലപാടിലായി രിക്കും ഉണ്ടായിരിക്കുക. "അല്ലാഹു എന്ത് അവതരിപ്പിച്ചു' എന്ന് ചോദിക്കപ്പെടുമ്പോൾ അവി ശ്വാസികളായ ആ അഹംഭാവികളുടെ മറുപടി "പുരാണകഥകൾ' എന്നായിരിക്കും. ഭയ ഭക്തരായ സത്യവിശ്വാസികളാകട്ടെ, "ഉത്തമമായത്'- അഥവാ മനുഷ്യന് വേണ്ടപ്പെ പറയുക. അവർക്ക് ഇഹത്തിൽ വെച്ച് നേടിയെടുക്കുവാൻ കഴി ഞ്ഞത് അവരുടെ സ്വന്തം കുറ്റഭാരങ്ങളും, അവരാൽ വഴിപിഴച്ചവരുടെ കുറ്റഭാരത്തിന്റെ പങ്കുമായിരുന്നു. ഇവരാകട്ടെ, ഇഹത്തിൽ വെച്ച് നന്മ നേടിയെടുത്തു. അഥവാ സൽക്കർമ ങ്ങൾ ചെയ്തു. സന്തുഷ്ടരും സമാധാനചിത്തരുമായി ജീവിക്കുകയും ചെയ്തു. മര ണപ്പെടുമ്പോൾ അവരോട് മലക്കുകൾ പരുഷവും കടുത്തതുമായ പെരുമാറ്റമായിരുന്നു പെരുമാറിയത്. ഇവരോടാകട്ടെ, അനുമോദനവും സ്വാഗതവും പറഞ്ഞുകൊണ്ട് സന്തോ ഷത്തോടെയാണ് പെരുമാറിയത്. പരത്തിൽ അവർക്ക് ലഭിച്ചത് സ്ഥിരമായ നരകശി ക്ഷയായിരുന്നു. ഇവർക്കോ? ശാശ്വതമായ സ്വർഗീയ ജീവിതവും! ചുരുക്കത്തിൽ ഇഹ ത്തിലും പരത്തിലുമെല്ലാം അവർ പരസ്പര വിരുദ്ധർ തന്നെ.
16:33–34هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓئِكَةُ أَوۡ يَأۡتِيَ أَمۡرُ رَبِّكَۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
فَأَصَابَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
(33) അവർ (അവിശ്വാസികൾ) തങ്ങൾക്ക് മലക്കുകൾ വരുന്നതി നെയോ, നിന്റെ റ∫ിന്റെ കൽപന വരുന്നതിനെയോ, അല്ലാതെ നോക്കി ക്കൊണ്ടിരിക്കുന്നുവോ?! (മറ്റൊന്നും അവർക്ക് കാത്തിരിക്കുവാനില്ല.) ധ അവർ ചെയ്ത പ അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരി ക്കുന്നു. അവരെ അല്ലാഹു അക്രമി ച്ചിട്ടില്ല; എങ്കിലും അവർ അവരെത്ത ന്നെയായിരുന്നു അക്രമിച്ചിരുന്നത്. (34) അങ്ങനെ, അവർ പ്രവർത്തി ച്ചതിന്റെ തിന്മകൾ അവർക്ക് ബാധിച്ചു. അവർ ഏതൊന്നിനെക്കു റിച്ച് പരിഹാസംകൊണ്ടിരുന്നുവോ അത് (ആശിക്ഷ) അവരിൽ വലയം ചെയ്കയും ചെയ്തു. (33) അവർ നോക്കുന്നു (കാത്തിരിക്കുന്നു) വോ അവർക്ക് വരുന്നതിനെയല്ലാതെ മലക്കുകൾ അല്ലെങ്കിൽ വരുന്നതിനെ കൽപന അപ്രകാരം, അതുപോലെ ചെയ്തു അവരുടെ മുമ്പുള്ളവർ അവരെ അക്രമിച്ചിട്ടുമില്ല അല്ലാഹു എങ്കിലും അവരായിരുന്നു തങ്ങളുടെ സ്വന്തങ്ങളോട്, തങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കും (34) അങ്ങനെ (അതിനാൽ) അവർക്ക് ബാധിച്ചു, എത്തി തിന്മകൾ അവർ പ്രവർത്തിച്ചതിന്റെ വലയം ചെയ്കയും ചെയ്തു, ഇറങ്ങുകയും ചെയ്തു അവരിൽ, അവർക്ക് അവരാ യിരുന്നത് അതിനെപ്പറ്റി അവർ പരിഹാസം കൊള്ളും. അല്ലാഹു അവതരിപ്പിച്ചത് പുരാണകഥകളാണെന്നും മറ്റും പറഞ്ഞു പരിഹസിക്കുന്ന ഈ അവിശ്വാസികൾക്ക് ഒന്നുകിൽ മലക്കുകൾ വന്നു അവരെ മരണപ്പെടുത്തുന്നതിനെ, അല്ലെങ്കിൽ അവർക്ക് വല്ല പൊതുശിക്ഷയും ബാധിക്കുവാനുള്ള അല്ലാഹുവിന്റെ കൽപ നയെ അല്ലാതെ മറ്റൊന്നും കാത്തിരിക്കുവാനില്ല. ഇവയിൽ ഏത് സംഭവിച്ചാലും അവ രുടെ കാര്യം കഷ്ടംതന്നെ. ഇവരെപ്പോലെ, ഇവരുടെ മുമ്പുള്ളവരും പരിഹസിക്കുക യുണ്ടായിട്ടുണ്ട്. അവർ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരാകുകയാണുണ്ടായത്. അല്ലാഹു അവരോട് ചെയ്ത ഒരു അവരോട് തന്നെ ചെയ്ത അനീതികളുടെ ഫലമായിരുന്നു-അത്. അവരുടെ ഗതി ഇവർക്കും വന്നേക്കു മെന്ന് ഇവർ ഓർത്തിരിക്കട്ടെ. വിഭാഗം - 5
16:35وَقَالَ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَا عَبَدۡنَا مِن دُونِهِۦ مِن شَيۡءٖ نَّحۡنُ وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن دُونِهِۦ مِن شَيۡءٖۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ فَهَلۡ عَلَى ٱلرُّسُلِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ
(35) (അല്ലാഹുവിനോട്) പങ്ക് ചേർത്തവർ പറയുകയാണ്: "അല്ലാ ഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, ഞങ്ങളാ കട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ. അവനു പുറമെ യാതൊരു വസ്തു വെയും ആരാധിക്കുമായിരുന്നില്ല; അവനെ കൂടാതെ ഞങ്ങൾ (സ്വന്തം നിലക്ക്) യാതൊന്നിനെയും നിഷിദ്ധ മാക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ, അവരുടെ മുമ്പുള്ള വരും ചെയ്തിരിക്കുന്നു. എന്നാൽ, റസൂലുകളുടെമേൽ സ്പഷ്ടമായ പ്രബോധനമല്ലാതെ (ബാധ്യത) യുണ്ടോ? (35) പറയുകയും ചെയ്തു, പറയുകയാണ്, പറയുന്നു ശിർക്ക് ചെയ്തവർ, പങ്കുചേർത്തവർ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവന് പുറമെ, അവനെ കൂടാതെ യാതൊന്നിനെയും ഞങ്ങൾ (തന്നെയും) ഞങ്ങളുടെ പിതാക്കളുമില്ല ഞങ്ങൾ നിഷിദ്ധമാക്കുകയുമില്ലായിരുന്നു അവനെ കൂടാതെ യാതൊ ന്നിനെയും അപ്രകാരം ചെയ്തിരിക്കുന്നു അവരുടെ മുമ്പുള്ളവർ അപ്പോൾ (എന്നാൽ) ഉണ്ടോ റസൂ ലുകളുടെ മേൽ പ്രബോധനം (എത്തിക്കൽ) അല്ലാതെ പ്രത്യക്ഷമായ, സ്പഷ്ടമായ അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിച്ചുവരുന്നതിനും, സൂ: 106 ൽ പ്രസ്താവിച്ചതുപോലെയുള്ള ചില ഭക്ഷ്യവസ്തുക്കളെ നിഷിദ്ധമാക്കിയിരുന്നതിനും മുശ്രിക്കുകൾ പറയാറുള്ള ഒരു ന്യായമാണ് അല്ലാഹു ഈ വചനത്തിൽ ഉദ്ധരിച്ചത്. അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നത്. അപ്പോൾ ഞങ്ങളും ഞങ്ങളുടെ പൂർവ്വികന്മാരും അനുഷ്ഠിച്ചുവരുന്ന ഈ സമ്പ്രദായങ്ങളൊക്കെ അവന്റെ ഉദ്ദേശ്യപ്രകാരം ഉണ്ടായതാകുന്നു. അവൻ ഉദ്ദേശിച്ചതാകുമ്പോൾ അതെല്ലാം അവൻ തൃപ്തിപ്പെട്ടതുമായിരിക്കും. അവൻ തൃപ്തിപ്പെടാത്ത കാര്യം അവൻ ഉദ്ദേശി ക്കുകയും സംഭവിപ്പിക്കുകയുമില്ല. എന്നിരിക്കെ, ഞങ്ങളെപ്പറ്റി ആക്ഷേപിക്കുന്നതിന് അർഥമില്ല എന്നൊക്കെയാണ് അവരുടെ ന്യായവാദത്തിന്റെ താൽപര്യം. റസൂലുകളുടെ നിയോഗത്തെയും, വേദഗ്രമ്ലങ്ങളുടെ അവതരണത്തെയും ചോദ്യം ചെയ്യൽ, അല്ലാ ഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ് എല്ലാ കാര്യങ്ങളും സംഭവിക്കുന്നതെന്ന യാഥാർഥ്യ ത്തിന്റെ നേരെയുള്ള പരിഹാസം ഇതൊക്കെയാണ് ഈ വാദത്തിന്റെ പിന്നിലുള്ളത്. മുശ്രിക്കുകളുടെ ഈ ന്യായവാദവും, അതിനുള്ള മറുപടിയും, സൂഃ 148 ൽ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. താഴെ സൂ: സുഖ്റുഫ്:20-ലും വരുന്നുണ്ട്. ആ രണ്ട് സ്ഥലത്തും ആവശ്യമായ വിശദീകരണങ്ങൾ നൽകീട്ടുള്ളതുകൊണ്ട് ഇവിടെ കൂടു തൽ വിശദീകരിക്കുന്നില്ല. "ക്വദ്വാ ക്വദ്റി'നെ (കാര്യങ്ങളെക്കുറിച്ചുള്ള അല്ലാഹുവിന്റെ വിധിനിർണയത്തെ) നിഷേധിക്കുന്നവർ ഈ മൂന്ന് വചനങ്ങളെയും ദുർവ്യാഖ്യാനം ചെയ്യാറുള്ളതിനെപ്പറ്റി ദീർഘമായ ഒരു നിരൂപണം സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാ നക്കുറിപ്പിലും കാണാവുന്നതാണ്. ഈ വാദത്തിന് ഇവിടെ അല്ലാഹു നൽകിയ മറുപടിയുടെ സാരം ഇതാകുന്നു: "ഇവർ മാത്രമല്ല, ഇവരുടെ മുമ്പും പലരും ഇവരെപ്പോലെ അല്ലാഹു അല്ലാത്തവരെ ആരാധി ക്കലും, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കലും ഉണ്ടായിട്ടുണ്ട്. ആരും തന്നെ, റസൂലുകളുടെ മാർഗദർശനം ലഭിക്കാതെ പിഴച്ചുപോകേണ്ടി വന്നിട്ടില്ല. പക്ഷേ, റസൂലുകളെ സംബന്ധിച്ചിടത്തോളം, സത്യ മാർഗം പ്രബോധനം ചെയ്തുകൊടുക്കു കയെന്നല്ലാതെ, എല്ലാവരെയും നേർമാർഗത്തിലാക്കുകയെന്ന ബാധ്യത അവർക്കില്ല.' അല്ലാഹു തുടരുന്നു:-
16:36وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّـٰغُوتَۖ فَمِنۡهُم مَّنۡ هَدَى ٱللَّهُ وَمِنۡهُم مَّنۡ حَقَّتۡ عَلَيۡهِ ٱلضَّلَٰلَةُۚ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ
(36) തീർച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂ ലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; "നിങ്ങൾ അല്ലാഹുവിനെ ആരാധിക്കു കയും, "ത്വാഗൂത്തി'നെ ധ ദുർമൂർത്തി വെടിയുകയും ചെയ്യണ'മെന്ന് (പ്രബോധനം ചെയ്തുകൊണ്ട്). എന്നിട്ട്, അല്ലാഹു നേർമാർഗത്തി ലാക്കിയവർ അവരുടെ കൂട്ടത്തി ലുണ്ട്; ദുർമാർഗം അവകാശപ്പെട്ട (സ്ഥിരപ്പെട്ട) വരും അവരുടെ കൂട്ടത്തി ലുണ്ട്. ആകയാൽ, നിങ്ങൾ ഭൂമിയിൽ നടന്ന് (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായ തെന്ന് നോ (ക്കി മനിലാ) ക്കുവിൻ! (36) തീർച്ചയായും നാം അയച്ചി (നിയോഗിച്ചി) ട്ടുണ്ട് എല്ലാ സമുദായത്തിലും റസൂലിനെ, (ഓരോ റസൂലിനെ) നിങ്ങൾ ആരാ ധിക്കണമെന്ന് അല്ലാഹുവിനെ നിങ്ങൾ വെടിയുക (ഉപേക്ഷിക്കവിട്ടു നിൽക്കുക) യും വേണം ത്വാഗൂത്തിനെ (ദുർമൂർത്തികളെ) എന്നിട്ട് (അങ്ങനെ) അവരിലുണ്ട് അല്ലാഹു നേർമാർഗത്തിലാക്കിയവർ അവ രിലുണ്ട് അവകാശപ്പെട്ട (സ്ഥിരപ്പെട്ടയഥാർഥമായ)വർ തന്റെ മേൽ ദുർമാർഗം, വഴിപിഴവ് ആകയാൽ (എന്നാൽ) നിങ്ങൾ നടക്കുവിൻ ഭൂമിയിൽ എന്നിട്ട് നിങ്ങൾ നോക്കുവിൻ എങ്ങിനെ ഉണ്ടാ യെന്ന് (ആയെന്ന്) പര്യവസാനം, കലാശം വ്യാജമാക്കിയവരുടെ ആ വ്യാജവാദികളൊക്കെ ശിക്ഷക്കും നാശത്തിനും ഇരയാകുകയാണുണ്ടായതെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യമാകും എന്ന് സാരം (താഗ്വൂത്ത്) എന്ന വാക്കിന്റെ അർഥവും വിവക്ഷയും സംബന്ധിച്ച് അൽബക്വറഃ 256-ാം വചനത്തിന്റെ വ്യാഖ്യാന ത്തിൽ വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. "ദുർമൂർത്തി' എന്നും മറ്റും അതിന് ഭാഷാന്തരം നൽകാ മെന്നും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കളെയും, പിശാചിനെയും ഉദ്ദേ ശിച്ചും, ജോത്സ്യക്കാർ, പ്രശ്നക്കാർ, മാരണക്കാർ മുതലായവരെ ഉദ്ദേശിച്ചും അത് ഉപ യോഗിക്കപ്പെടാറുണ്ടെന്നുമാണ് അവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം. എല്ലാ സമുദാ യത്തിലും റസൂലുകളെ അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കകൊണ്ട് നമ്മുടെ ഇന്ത്യയടക്ക മുള്ള എല്ലാ രാജ്യങ്ങളിലും മുമ്പ് റസൂലുകൾ വന്നിരിക്കുമെന്നാണ് മനിലാകുന്നത്. "ഒരു സമുദായത്തിലും തന്നെ ഒരു താക്കീത് നൽകുന്നവൻ കഴിഞ്ഞുപോകാതിരുന്നി ട്ടില്ല, (35:24) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. എന്നാൽ, നബിവച നങ്ങളിലോ വ്യക്തമായി പ്രസ്താവിച്ചല്ലാതെ, ഇന്ന കാലത്ത് -ഇന്ന ആൾ അല്ലാഹുവിന്റെ റസൂലായി വന്നിട്ടുണ്ടെന്ന് പറയുവാൻ നമുക്ക് സാധ്യമല്ല.
16:37إِن تَحۡرِصۡ عَلَىٰ هُدَىٰهُمۡ فَإِنَّ ٱللَّهَ لَا يَهۡدِي مَن يُضِلُّۖ وَمَا لَهُم مِّن نَّـٰصِرِينَ
(37) (നബിയേ) അവരെ നേർമാർഗത്തിലാക്കുവാൻ നീ അത്യാഗ്രഹിക്കുന്നുവെങ്കിൽ, നിശ്ച യമായും, അല്ലാഹു വഴിപിഴവിലാ ക്കുന്നവരെ അവൻ നേർമാർഗത്തിലാ ക്കുകയില്ല. അവർക്ക് സഹായികളാ യിട്ട് (ആരും) ഇല്ലതാനും. (37) നീ അത്യാഗ്രഹിക്കുന്നു (അതിമോഹിക്കുന്നു) വെങ്കിൽ അവരുടെ സന്മാർഗത്തെപ്പറ്റി, അവർ നേർമാർഗത്തിലാകുന്നതിന് എന്നാൽ നിശ്ച യമായും അല്ലാഹു അവൻ നേർമാർഗത്തിലാക്കുകയില്ല അവൻ വഴി പിഴവിലാക്കുന്നവനെ (രെ) അവർക്കില്ലതാനും സഹായികളായിട്ട്, സഹായികളിൽ നിന്ന് (ആരും) എല്ലാവരും സൻമാർഗികളും സത്യവിശ്വാസികളും ആയിത്തീരണമെന്ന് നബി ˜ അത്യാഗ്രഹം വെച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുന്ന കാര്യ മല്ല. അല്ലാഹു നേർമാർഗത്തിലാക്കുന്നവരേ നേർമാർഗം പ്രാപിക്കുകയുള്ളൂ. ദുർമാർഗി കളെന്ന് അവൻ കണക്കാക്കിയവരെ നേർമാർഗത്തിലാക്കുവാൻ ആർക്കും സാധ്യമാ കുകയില്ല. (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗത്തിലാക്കുകയില്ല; എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ ത്തിലാക്കുന്നു. (ക്വസ്വസ്വ് 56) ആരെയൊക്കെ നേർമാർഗത്തിലാക്കണം, ആരെയൊക്കെ ദുർമാർഗത്തിൽ സ്ഥിരപ്പെടുത്തണം എന്ന കാര്യം അല്ലാഹുവിന് നല്ലപോലെ അറിയു കയും ചെയ്യാം. അഥവാ അവന്നേ അതറിയുകയുള്ളൂ. (താഴെ 125-ാം വചനം കാണുക.)
16:38–39وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَا يَبۡعَثُ ٱللَّهُ مَن يَمُوتُۚ بَلَىٰ وَعۡدًا عَلَيۡهِ حَقّٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ
لِيُبَيِّنَ لَهُمُ ٱلَّذِي يَخۡتَلِفُونَ فِيهِ وَلِيَعۡلَمَ ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ كَانُواْ كَٰذِبِينَ
(38) അവർ (അവിശ്വാസികൾ) അല്ലാഹുവിനെക്കൊണ്ട്തങ്ങൾക്ക് കഴിയുംവിധം ശക്തിയായിസത്യം ചെയ്തു പറയുകയാണ്: "മരണപ്പെടു ന്നവരെ അല്ലാഹു എഴുന്നേൽപിക്കു കയില്ല' എന്ന്! ഇല്ലാതേ, അവന്റെമേൽ (ബാധ്യത) ഉള്ള ഒരു യഥാർഥ വാഗ്ദത്തം! ധ അതവൻ നിറവേറ്റുക തന്നെ ചെയ്യും പ എങ്കിലും, മനുഷ്യ രിൽ അധികമാളും അറിയുന്നില്ല. (39) അവർ യാതൊന്നിൽ ഭിന്നാ ഭിപ്രായത്തിലാകുന്നുവോ അത് അവർക്ക് അവൻ (വ്യക്തമാക്കി) കുന്നു (അവരെ എഴുന്നേൽപിക്കു ന്നത്); തങ്ങൾ വ്യാജം പറയുന്നവ രായിരുന്നുവെന്ന് അവിശ്വാസികൾ അറിയുവാൻ വേണ്ടിയുമാകുന്നു. (38) അവർ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണ്) അല്ലാ ഹുവിനെക്കൊണ്ട്, അല്ലാഹുവിൽ ഞെരുങ്ങിയത് (കഴിയുന്നത്ര) അവ രുടെ സത്യങ്ങളിൽ എഴുന്നേൽപിക്കുകയില്ല അല്ലാഹു മരണ പ്പെടുന്നവരെ ഇല്ലാതെ, അതെ ഒരു വാഗ്ദത്തം അവന്റെ മേൽ (ബാധ്യതയുള്ള) യഥാർഥമായ, യഥാർഥമായിട്ട് എങ്കിലും മനുഷ്യരിൽ അധികവും അവർ അറിയുന്നില്ല (39) അവൻ വ്യക്ത മാക്കി (വിവരിച്ചു) കൊടുക്കുവാൻ വേണ്ടി അവർക്ക് യാതൊന്നിനെ അവർ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) ക്കൊണ്ടിരിക്കുന്നു അതിൽ, അതിനെപ്പറ്റി അറിയുവാനും അവിശ്വസിച്ചവർ അവരായിരുന്നുവെന്ന് വ്യാജം പറയുന്നവർ തെളിവുകളിൽനിന്നും ദൃഷ്ടാന്തങ്ങളിൽനിന്നും കാര്യം ഗ്രഹിക്കാതെ, ഭിന്നിച്ചും വ്യാജമാക്കിയും കൊണ്ടിരിക്കുന്ന അവർക്ക് അപ്പോൾമരണാനന്തരം എഴുന്നേൽപി ക്കപ്പെടുമ്പോൾശരിക്കും കാര്യം വ്യക്തമാകും; തങ്ങൾ പിഴച്ചവരും കള്ളവാദികളുമാ യിരുന്നുവെന്ന് ബോധ്യപ്പെടുകയും ചെയ്യും എന്ന് സാരം. മരണശേഷം വീണ്ടും ജീവി പ്പിക്കൽ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസപ്പെട്ട കാര്യമാണെന്നാണ് ഇവരുടെ ധാരണയെങ്കിൽ, ആ ധാരണ തികച്ചും തെറ്റാകുന്നു. കാരണം:-
16:40إِنَّمَا قَوۡلُنَا لِشَيۡءٍ إِذَآ أَرَدۡنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ
(40) വല്ല കാര്യവും നാം ഉദ്ദേശി ച്ചാൽ, അതിനെക്കുറിച്ച് അതിനോട് നമ്മുടെ വാക്ക് "ഉണ്ടാകുക' എന്നു പറയൽ മാത്രമാകുന്നു; അപ്പോൾ അതുണ്ടാകുന്നു! (40) നിശ്ചയമായും നമ്മുടെ വാക്ക് (മാത്രം) ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ച് അതിനെ നാം ഉദ്ദേശിച്ചാൽ നാം പറയുക (മാത്രം) ആകുന്നു അതിനോട്, അതിനെപ്പറ്റി ഉണ്ടാകുക എന്ന് അപ്പോൾ അത് ഉണ്ടാകും, ഉണ്ടായിത്തീരും കാര്യത്തിന്റെ ഗൗരവമോ വലുപ്പചെറുപ്പമോ നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. ഏതൊരു കാര്യമായാലും അതുണ്ടാവണമെന്ന് നാം ഉദ്ദേശിക്കുകയേ വേണ്ടൂ; അതുണ്ടാവുക തന്നെ ചെയ്യും. വല്ല ഒരുക്കമോ അധ്വാനമോ ഒന്നും നമുക്കാവ മനുഷ്യരെ ഒന്നാമതായി ജീവിപ്പിക്കുന്ന കാര്യവും, മരണശേഷം രണ്ടാമത് ജീവിപ്പിക്കുന്ന കാര്യവും നമ്മെ സംബന്ധിച്ചിടത്തോളം ഒരുപോലെതന്നെ എന്ന് സാരം. വിഭാഗം - 6
16:41–42وَٱلَّذِينَ هَاجَرُواْ فِي ٱللَّهِ مِنۢ بَعۡدِ مَا ظُلِمُواْ لَنُبَوِّئَنَّهُمۡ فِي ٱلدُّنۡيَا حَسَنَةٗۖ وَلَأَجۡرُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ
(41) തങ്ങൾ അക്രമിക്കപ്പെട്ടതിനു ശേഷം, അല്ലാഹുവിന്റെ വിഷയ ത്തിൽ "ഹിജ്റഃ' ധ സ്വരാജ്യം ത്യജിച്ചു പ പോയവർ, അവർക്ക് ഇഹലോക ത്തിൽ നാം നല്ലത് ധ നല്ല താവളം പ സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമാകട്ടെ, ഏറ്റവും വലിയതുമാകുന്നു. (ഹാ!) അവർ അറിയുമായിരുന്നെങ്കിൽ! (42) അതായത്, ക്ഷമിക്കുകയും, തങ്ങളുടെ റ∫ിന്റെ മേൽ (കാര്യ ങ്ങൾ) ഭരമേൽപിക്കുകയും ചെയ്യുന്ന വർ. (41) ഹിജ്റഃ പോയവർ അല്ലാഹുവിന്റെ (കാര്യത്തിൽ) ശേഷം അവർ അക്രമിക്കപ്പെട്ടതിന്റെ അവർക്ക് നാം സൗകര്യം നൽകുക (താവളം ഏർപ്പെടുത്തുക) തന്നെ ചെയ്യും ഇഹത്തിൽ നല്ലത് പ്രതിഫലം തന്നെ, പ്രതിഫലമാകട്ടെ പരലോകത്തിലെ ഏറ്റവും വലുത് അവരായിരുന്നെങ്കിൽ അവർ അറിയും (42) അതായത് യാതൊരുവർ അവർ ക്ഷമിച്ചു അവരുടെ റ∫ിന്റെമേൽ അവർ ഭരമേൽപിക്കുകയും ചെയ്യുന്നു ക്വത്താദഃ (റ) പറഞ്ഞതായി ഇബ്നുജരീർ (റ) ഉദ്ധരിക്കുന്നു: "(ഈ വചനത്തിൽ പറഞ്ഞ) ഇവർ മുഹമ്മദ് തിരുമേനി ˜ യുടെ സ്വഹാബികളാകുന്നു. മക്കാ നിവാസി കൾ അവരെ അക്രമിച്ചു, അപ്പോൾ, അല്ലാഹു അവരെ അവിടെ നിന്ന് പുറത്ത് കൊ ണ്ടുവന്നു. അവരിൽ ചിലർ അബിസീനിയയിൽ ചെന്നുചേർന്നു. പിന്നീട് അവൻ അവർക്ക് മദീനയിൽ താവളം ഒരുക്കിക്കൊടുത്തു. അങ്ങനെ, അതവരുടെ ഹിജ്റാഭവനമായി. സത്യവിശ്വാസികളായ സഹായികളെ (അൻസ്വാരികളെ) യും അവർക്ക് അല്ലാഹു നൽകി.' ഈ വാഗ്ദാനം സ്വഹാബികളിൽ അല്ലാഹു പാലിച്ചതെങ്ങിനെയെന്ന് ക്വത്താദഃ (റ) യുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണല്ലോ. ഈ വാഗ്ദാനം അന്നത്തെ ആ സത്യവിശ്വാസികളിൽ മാത്രമല്ല അല്ലാഹു പാലിച്ചിരുന്നത്. സത്യവിരോധികളാൽ മത ത്തിന്റെ പേരിൽ അക്രമ മർദ്ദനങ്ങൾക്ക് വിധേയരായിക്കൊണ്ടും, അല്ലാഹുവിന്റെ ലക്ഷ്യമാക്കിക്കൊണ്ടും നാട് വിട്ടു പോകേണ്ടിവരുന്ന സത്യ വിശ്വാസികളിലെല്ലാം തന്നെ ഈ വാഗ്ദാനം അല്ലാഹു പൂർത്തിയാക്കിയിട്ടുണ്ട്. അത വൻ ഭാവിയിലും പാലിക്കുകയും ചെയ്യും.
16:43–44وَمَآ أَرۡسَلۡنَا مِن قَبۡلِكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ
بِٱلۡبَيِّنَٰتِ وَٱلزُّبُرِۗ وَأَنزَلۡنَآ إِلَيۡكَ ٱلذِّكۡرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيۡهِمۡ وَلَعَلَّهُمۡ يَتَفَكَّرُونَ
(43) നിനക്ക് മുമ്പ് നാം "വഹ്യ്' (ദിവ്യസന്ദേശം) നൽകിക്കൊണ്ട് പുരുഷന്മാരെയല്ലാതെ, (റസൂലുക ളായി) നാം അയച്ചിട്ടില്ല, എന്നാൽ, നിങ്ങൾ പ്രമാണത്തിന്റെ ധ വേദഗ്രമ്ല ത്തിന്റെ പ ആൾക്കാരോട് ചോദി (ച്ചുനോ) ക്കുവിൻ, നിങ്ങൾക്ക് അറി ഞ്ഞുകൂടാതിരിക്കുകയാണെങ്കിൽ:- (44) (അതെ) വ്യക്തമായ തെളി വുകളും, ഏടു (വേദം) കളുമായിട്ടാണ് (അവരെ അയച്ചത്). നിനക്കും (ഈ) പ്രമാണം ധ ക്വുർ ആൻ പ നാം അവതരിപ്പിച്ചുതന്നിരി ക്കുന്നു; മനുഷ്യർക്ക് ഇറക്കപ്പെട്ട തിനെ അവർക്ക് നീ വിവരിച്ചുകൊ ടുക്കുവാൻ വേണ്ടി; അവർ ചിന്തിച്ചു നോക്കുകയും ചെയ്തേക്കാമല്ലോ. (43) നാം അയച്ചിട്ടില്ല നിനക്കു മുമ്പ് പുരുഷന്മാരെയ ല്ലാതെ നാം വഹ്യ് നൽകിക്കൊണ്ട് അവർക്ക് എന്നാൽ നിങ്ങൾ ചോദിക്കുവിൻ പ്രമാണത്തിന്റെ ആൾക്കാരോട് നിങ്ങളാണെങ്കിൽ നിങ്ങൾ അറിയുന്നില്ല (44) (വ്യക്തമായ) തെളിവുകളോടെ ഏടുകളോടെയും നാം അവതരിപ്പിക്കുക (ഇറക്കുക)യും ചെയ്തു നിനക്ക് പ്രമാണം നീ വിവരിച്ചുകൊടുക്കുവാൻ വേണ്ടി മനുഷ്യർക്ക് ഇറക്കപ്പെട്ടതിനെ അവരിലേക്ക്, അവർക്ക് അവരായിരിക്കുകയും ചെയ്യാം, ആയിരിക്കുവാൻ വേണ്ടിയും അവർ ചിന്തിച്ചുനോക്കും ഞ്ചൃരുജ ("ദിക്ർ') എന്ന വാക്കിന് പല അർഥങ്ങളുണ്ടെന്നും, അവയിൽ ഒന്ന് "പ്രമാണം' എന്നാണെന്നും സൂറഃ ഹിജ്ർ : 6-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞുവല്ലോ. ഇവിടെയും ആ അർഥത്തിലാണുള്ളത്. ഇവിടെ ആദ്യത്തെ "ദിക്ർ' കൊണ്ട് വിവക്ഷ മുൻ വേദഗ്രമ്ലങ്ങളാകുന്ന പ്രമാണങ്ങളും, രണ്ടാമത്തേത് കൊണ്ട് വിവക്ഷ നാകുന്ന പ്രമാണവുമാണെന്ന് സന്ദർഭംകൊണ്ട് വ്യക്തമാണ്. (സുബുർ) എന്നത് ബഹുവചനമാകുന്നു. "ഏട്, പുസ്തകം' എന്നൊക്കെ അതിന് അർഥം നൽകാം. പ്രവാചകൻമാർ പ്രബോധനം ചെയ്യുന്ന നടപടിക്രമങ്ങളും നിയമ നിർദ്ദേശങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടുകളാണുദ്ദേശ്യം. ഈ വചനങ്ങളിൽ പ്രസ്താവിക്കപ് പെട്ട വിഷയങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം: (1) മനുഷ്യരിലുള്ള പുരുഷൻമാരെയല്ലാതെ, വഹ്യ് നൽകപ്പെടുന്ന റസൂലുകളായി അല്ലാഹു അയക്കുകയുണ്ടായിട്ടില്ല. എന്ത് കൊണ്ട് മലക്കുകളെ റസൂലുകളായി അയ ക്കുന്നില്ല? നമ്മെപ്പോലെയുള്ള ഒരു മനുഷ്യനെ നാം പിൻപറ്റുകയോ? റസൂലുകളെ അയ ക്കുന്നപക്ഷം അത് മലക്കുകളായിരിക്കേണ്ടതല്ലേ?' എന്നിങ്ങിനെയുള്ള അവിശ്വാസിക ളുടെ ആക്ഷേപങ്ങൾക്കും, കുതർക്കങ്ങൾക്കുമുള്ള ഒരു മറുപടിയാണിത്. ഈ വിഷയക മായി ഒന്നിലധികം സ്ഥലത്ത് പരാമർശങ്ങൾ കാണാം. അറബികളെ സംബ ന്ധിച്ചിടത്തോളം അവർക്ക് വേദഗ്രമ്ലങ്ങളുമായും, പ്രവാചകന്മാരുമായും അടുത്ത ബന്ധ മൊന്നും ഇല്ലാത്തവരാകകൊണ്ട് ഈ വാസ്തവം അവർക്ക് വേണ്ടത്ര അറിഞ്ഞില്ലെന്ന് വരും. അതുകൊണ്ട് അവർക്ക് വേണമെങ്കിൽ വേദക്കാരോടമ്പേഷിച്ചു നോക്കാമെന്ന് അവരെ അല്ലാഹു ഉപദേശിക്കുന്നു. വേദക്കാർക്ക് ഈ വാസ്തവം അറിയാവുന്നതാണല്ലോ. ഇപ്പറഞ്ഞതുകൊണ്ട് - ചില ക്രിസ്തീയ പണ്ഡിതന്മാർ ദുർവ്യാഖ്യാനം ചെയ്യാറുള്ളതു പോലെവേദക്കാർ സന്മാർഗം വിട്ടുപോയിട്ടില്ല എന്ന് ഇതിൽനിന്ന് വരുന്നില്ല. (2) റസൂലുകളെ അയക്കുന്നത് അവർ പ്രബോധനം ചെയ്യുന്ന തത്വങ്ങൾക്ക് വ്യക്ത മായ തെളിവുകളോട് കൂടിയും അവർ ഉപദേശിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും അടങ്ങുന്ന രേഖകളോടുകൂടിയുമായിരിക്കും. സൂഃ ഹദീദിൽ അല്ലാഹു പറയുന്നു: "നമ്മുടെ റസൂലുകളെ നാം വ്യക്തമായ തെളിവുകളുമായി അയച്ചിട്ടുണ്ട്. മനുഷ്യർ നീതിമുറയനുസരിച്ച് നിലകൊള്ളുവാൻ വേണ്ടി വേദഗ്രമ്ലവും അവരോട് കൂടി നാം ഇറക്കുകയും ചെയ്തിരിക്കുന്നു' (ഹദീദ് 25) (3) മനുഷ്യർക്ക് വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നബി ˜ യുടെ കർത്തവ്യം അതവർക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, അതവർക്ക് വിവരിച്ചുകൊടു ക്കുക കൂടിയാകുന്നു. താഴെ 64-ാം വചനത്തിലും ഈ വിഷയം ഉണർത്തിക്കാണാം. വാക്ക്മൂലവും, പ്രവൃത്തിമൂലവും ജനങ്ങൾക്ക് നബി ˜ വിവരിച്ചുകൊടു ത്തിട്ടുണ്ട്താനും. അതാണ് നബി ˜ യുടെ സുന്നത്ത് (ചര്യ) എന്ന പേരിൽ അറിയപ്പെ ടുന്നത്. വ്യാഖ്യാനവും വിശദീകരണവുമെന്ന നിലക്ക് ഇസ്ലാമിന്റെ രണ്ടാ മത്തെ പ്രമാണവുമാണത്. മാത്രമേ ഇസ്ലാമിന്റെ പ്രമാണമാ യുള്ളൂനബി ˜ യുടെ സുന്നത്തിന് പ്രാമാണ്യതയില്ല-എന്ന് ചില വഴിപിഴച്ചവർ വാദി ക്കാറുള്ളത് ഇത്പോലെയുള്ള വചനങ്ങളുടെ നിഷേധമാകുന്നു. മാത്രമല്ല, അല്ലാഹുവിന്റെതായ ഇസ്ലാമിക നിയമങ്ങൾക്ക് പകരം അവരുടെതായ ഒരു പുതിയ നിയമം നിർമിക്കലും കൂടിയായിരിക്കും അതിന്റെ ഫലം. (4) ഉള്ളടക്കങ്ങളെ-അതിലെ തത്വസിദ്ധാന്തങ്ങൾ, സൂചനകൾ, പാഠ ങ്ങൾ, ഉപദേശനിർദേശങ്ങൾ, ദൃഷ്ടാന്തങ്ങൾ ആദിയായവയെസംബന്ധിച്ച് ജനങ്ങൾ ചിന്തിച്ചു മനിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: (സാരം: ഓർമിച്ചു മനിലാക്കുവാൻ വേണ്ടി നാം എളു പ്പമാക്കിയിട്ടുണ്ട്. എന്നാൽ, ഓർമിച്ചു മനിലാക്കുന്ന വല്ലവരും ഉണ്ടോ?! -അൽ ക്വ വചനം സൂറത്തുൽക്വമറിൽ ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. മറ്റൊരു സ്ഥലത്ത് അല്ലാഹു ചോദിക്കുന്നു: (സാരം: അപ്പോൾ, അവർക്ക് ഉറ്റാലോ ചിച്ചു നോക് കിക്കൂടേ?! അതല്ല, വല്ല ഹൃദയങ്ങളിലും അവയുടെതായ പൂട്ടുകൾ ഉണ്ടോ?! (മുഹമ്മദ്: 24)
16:45–47أَفَأَمِنَ ٱلَّذِينَ مَكَرُواْ ٱلسَّيِّـَٔاتِ أَن يَخۡسِفَ ٱللَّهُ بِهِمُ ٱلۡأَرۡضَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ
أَوۡ يَأۡخُذَهُمۡ فِي تَقَلُّبِهِمۡ فَمَا هُم بِمُعۡجِزِينَ
أَوۡ يَأۡخُذَهُمۡ عَلَىٰ تَخَوُّفٖ فَإِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٌ
(45) എന്നാൽ, ദുഷിച്ച (കു) തന്ത്ര ങ്ങൾ പ്രയോഗിച്ചിട്ടുള്ളവർ, തങ്ങളെ അല്ലാഹു ഭൂമിയിൽ ആഴ്ത്തിക്കള യുന്നതിനെക്കുറിച്ച് നിർഭയമായിരി ക്കുകയാണോ?! അല്ലെങ്കിൽ, അവർ അറിയാത്ത വിധത്തിലൂടെ ശിക്ഷ അവർക്ക് വന്നെത്തുന്നതിനെക്കു റിച്ച്?!- (46) അല്ലെങ്കിൽ, അവർ (അങ്ങു മിങ്ങും) തിരിഞ്ഞുമറിയുന്നതി (ന്നിടയി) ൽ അവരെ പിടികൂടുന്നതി നെക്കുറിച്ച്?! എന്നാൽ, (അപ്പോൾ) അവർ (അവനെ പരാജയപ്പെടുത്തി) അശക്തനാക്കുന്നവരല്ല;- (47) അല്ലെങ്കിൽ, പേടിപ്പെട്ടുകൊ ണ്ടിരിക്കുന്നതോടെ(ത്തന്നെ) അവരെ പിടികൂടുന്നതിനെക്കുറിച്ച് (നിർഭയമാ യിരിക്കുകയാണോ)?! എന്നാൽ, നിങ്ങളുടെ റ∫് കൃപാലുവും, കരു ണാനിധിയും തന്നെയാണ്. ധ അതു കൊണ്ടാണ് അങ്ങിനെയൊന്നും ചെയ്യാതിരിക്കുന്നത് പ. (45) അപ്പോൾ നിർഭയമായിരിക്കയോ, സമാധാനിച്ചിരിക്കയാണോ (കു) തന്ത്രം പ്രയോഗിച്ചവർ ദുഷിച്ചവ (ദുഷിച്ച കുതന്ത്രങ്ങൾ) ആഴ്ത്തിക്കളയുന്നതിനെ (ക്കുറിച്ച്) അല്ലാഹു അവരെ ഭൂമിയിൽ അല്ലെങ്കിൽ അവർക്ക് വരുന്നതിനെ ശിക്ഷ വിധത്തിലൂടെ അവരറിയുകയില്ല (46) അല്ലെങ്കിൽ (അവൻ - അത്) അവരെ പിടികൂടുന്ന തിനെ അവരുടെ തിരിഞ്ഞുമറിയലിൽ എന്നാൽ അവരല്ല അശ ക്തനാക്കുന്നവർ (പരാജയപ്പെടുത്തുന്നവർ) (47) അല്ലെങ്കിൽ അവർക്ക് പിടി പേടിച്ചു (കാത്തു) വരുന്നതോടെ എന്നാൽ നിശ്ചയമായും നിങ്ങളുടെ റ∫് കൃപാലു (വളരെ കൃപ യുള്ളവൻ) തന്നെ കരുണാനിധിയാണ്. നബി ˜ ക്കും, സത്യവിശ്വാസികൾക്കും എതിരിൽ കുടിലതന്ത്രങ്ങൾ പലതും നടത്തിക്കൊണ്ടിരിക്കുന്ന ഈ മുശ്രിക്കുകളെ അല്ലാഹു ഭൂമിയിൽ ആഴ്ത്തി ക്കളയുകയോ, ഓർക്കാപ്പുറത്തു അവർക്ക് വല്ലശിക്ഷയും നൽകുകയോ, അങ്ങുമിങ്ങും വന്നുംപോയും കൊണ്ടു സ്വൈരവിഹാരം കൊള്ളുന്നതിനിടക്ക് അവരെ വല്ല ശിക്ഷയും പിടികൂടുകയോ, അതുമല്ലെങ്കിൽ ശിക്ഷ വരുന്നതിനെക്കുറിച്ച് ഭയപ്പെട്ടുകൊണ്ടിരിക്കവെ തന്നെ വല്ല ശിക്ഷയും അവർക്ക് യില്ലെന്നാണോ അവരുടെ വിചാരം?! ഇവയിൽ ഏതുതന്നെ സംഭവിച്ചാലും അതനുഭ വിക്കുകയല്ലാതെ, അത് മുടക്കുവാനോ, തടുക്കുവാനോ അവർക്ക് സാധ്യമല്ല, അങ്ങി നെയൊന്നും സംഭവിക്കുകയില്ലെന്ന് സമാധാനിച്ചിരിക്കുവാൻ ഒരു കാരണവും അവർക്കില്ല. ശിക്ഷിക്കപ്പെടുവാൻ തികച്ചും അർഹരാണവർ. അല്ലാഹുവാകട്ടെ, ഏതിനും കഴിവുള്ളവനുമാണ്. പക്ഷേ, അങ്ങിനെയൊന്നും ചെയ്യാതെ അവൻ അവർക്ക് ഒഴിവ് നൽകിയിരിക്കുന്നത് അവന്റെ കൃപയും കാരുണ്യവും കൊണ്ട്മാത്രമാണ്. പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ പിടികൂടുക ( ) എന്ന വാക്കിന് രണ്ടു പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്: (1) മേൽ വിവരിച്ച പ്രകാരം തങ്ങൾക്ക് വല്ല ശിക്ഷയും വന്നു ഭവിച്ചേക്കുമോ എന്നു അവർ ഭയപ്പെട്ടുകൊണ്ടിരിക്കെതന്നെ ശിക്ഷ വരുക എന്നും, (2) ശിക്ഷ പെട്ടെന്ന് സംഭവിക്കാതെ പടിപടിയായി-അൽപാൽപമായി പിടികൂടുക എന്നും. ഈ വ്യാഖ്യാനപ്രകാരം എന്ന വാക്കിന്റെ അർഥം പേടിച്ചുകൊണ്ട് വ കാത്തുകൊണ്ട് കുറേശ്ശെയായി വരുക എന്നായിരിക്കും. രണ്ട് പ്രകാര ത്തിലായാലും ഉദ്ദേശ്യം വ്യക്തം തന്നെ. മേൽചൂണ്ടിക്കാട്ടിയ തരത്തിലെല്ലാം തന്നെ മുൻസമുദായങ്ങളിൽ ശിക്ഷ അനുഭവപ്പെടുകയുണ്ടായിട്ടുണ്ടെന്ന് ചരിത്രം പരിശോധി ച്ചാൽ കാണാവുന്നതാണ്.
16:48أَوَلَمۡ يَرَوۡاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَيۡءٖ يَتَفَيَّؤُاْ ظِلَٰلُهُۥ عَنِ ٱلۡيَمِينِ وَٱلشَّمَآئِلِ سُجَّدٗا لِّلَّهِ وَهُمۡ دَٰخِرُونَ
(48) അല്ലാഹു വസ്തുവായി സൃഷ്ടിച്ചിട്ടുള്ള യാതൊന്നിലേക്ക് അവർ (നോക്കി) കാണുന്നുമില്ലേ? അതിന്റെ നിഴലുകൾ വലത്തോട്ടും ഇട ത്തോട്ടുമായി ചാഞ്ഞുകൊണ്ടിരി ക്കുന്നു; അവർ ധ ആ നിഴലുകൾ പ എളി യവരായ നിലയിൽ അല്ലാഹുവിന്ന് "സുജൂദ്' ധ സാഷ്ടാംഗ നമസ്കാരം പ ചെയ്തുകൊണ്ട്. (48) അവർ കാണുന്നു (നോക്കുന്നു)മില്ലേ യാതൊന്നിലേക്ക്, സൃഷ്ടിച്ചു വല്ല വസ്തുവായി, വല്ല വസ്തുവും ചാഞ്ഞുകൊണ്ടിരിക്കുന്നു, തിരിഞ്ഞുവരുന്നത് അതിന്റെ നിഴലുകൾ വലത്തോട്ട് ഇടത്തോട്ടും സുജൂദ് ചെയ്യുന്നവരായിക്കൊണ്ട് അല്ലാഹുവിന് അവരാകട്ടെ, അവരായിക്കൊണ്ട് എളിയവർ (ആയിരിക്കും) (ആയിക്കൊണ്ട്) ബുദ്ധിജീവികളുടേത്പോലെയുള്ള വല്ല ഗുണവിശേഷതകളും ബുദ്ധിജീവികളല്ലാത്ത വസ്തുക്കളിൽ പ്രകടമാകുമ്പോൾ, അവയെപ്പറ്റി ബുദ്ധിജീവികളെന്ന് തോന്നുമാറുള്ള പദപ്രയോഗം സ്വീകരിക്കുന്നത് ഭാഷാസാഹിത്യങ്ങളിൽ പതിവാകുന്നു. ഇതനുസരി ച്ചാണ് സുജൂദ് ചെയ്യുന്ന നിഴലുകളെപ്പറ്റി (അവർ എളിയവരായിക്കൊണ്ട്) എന്ന് പറഞ്ഞിരിക്കുന്നത്. ഇത് പോലെയുള്ള പ്രയോഗം (36:40 മുതലായ) വെറെ ചില സ്ഥലങ്ങളിലും വന്നിട്ടുണ്ട്. ഈ വചനത്തിലടങ്ങിയ ആശയം താഴെ വിവ രിക്കുന്നുണ്ട് അസ്ലിക്കഠൃ
16:49–50وَلِلَّهِۤ يَسۡجُدُۤ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ مِن دَآبَّةٖ وَٱلۡمَلَـٰٓئِكَةُ وَهُمۡ لَا يَسۡتَكۡبِرُونَ
يَخَافُونَ رَبَّهُم مِّن فَوۡقِهِمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ۩
(49) ആകാശങ്ങളിലുള്ളതും, ഭൂമി യിലുള്ളതും ആയ ഏതൊരു ജീവിയും (എല്ലാം) അല്ലാഹുവിന് "സുജൂദ്' ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യുന്നു; മലക്കുകളും (തന്നെ സുജൂദ് ചെയ്യുന്നു); അവരാകട്ടെ, അഹംഭാവം കാണിക്കുന്നുമില്ല. (50) അവർ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റ∫ിനെ ഭയപ്പെടുന്നു; തങ്ങളോട് കൽപിക്കപ്പെടുന്നത് (ഒക്കെയും) അവർ ചെയ്യുകയും ചെയ്യുന്നു. (49) അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നു ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും ജീവിയായിട്ടും, ജന്തുവായി മലക്കുകളും അവരാകട്ടെ അഹംഭാവം നടിക്കുകയില്ല. (50) അവർ ഭയപ്പെടുന്നു അവരുടെ റ∫ിനെ അവരുടെ മീതെ അവർ ചെയ്യുക(പ്രവർത്തിക്കുക)യും ചെയ്യുന്നു അവരോടു കൽപി ക്കപ്പെടുന്നത്. ഓത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന സ്ഥാനങ്ങളിൽ ഒന്നാണ് ഈ വചനവും. 48-ാം വചനത്തിലും ഈ രണ്ടു വചനങ്ങളിലുമായി പ്രസ്താവിച്ചതിന്റെ സാരം ഇങ്ങിനെ മനിലാക്കാം:- "അല്ലാഹുവിന്റെ സൃഷ്ടികളിൽ നിഴലുണ്ടാകുന്ന എല്ലാ വസ്തുക്കളു വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞും ചരിഞ്ഞും നീണ്ടും ചുരു ങ്ങിയും കൊണ്ടിരിക്കുന്നത് മനുഷ്യൻ സാധാരണ കാണാറുണ്ടല്ലോ. ഇതിനെപ്പറ്റി ആലോചിച്ചാൽ തന്നെയും പല ദൃഷ്ടാന്തങ്ങളും അതിൽ നിന്ന് മനുഷ്യന് ലഭിക്കുവാ നുണ്ട്. അഥവാ, എന്തുകൊണ്ട് അങ്ങിനെയുള്ള മാറ്റങ്ങൾക്ക് അവ വിധേയമാകുന്നു? അതിന് കാരണമെന്ത്? ആ കാരണങ്ങളെ വ്യവസ്ഥപ്പെടുത്തിയ ശക്തി ഏതാണ്? എന്നി ത്യാദി കാര്യങ്ങളെപ്പറ്റി അൽപബുദ്ധികൾക്കുപോലും ഏറെക്കുറെ വാസ്തവം ഗ്രഹി ക്കുവാൻ അത് ഉപകരിക്കുന്നതാണ്. ആ നിഴലുകൾ അല്ലാഹുവിന്റെ നിയമവ്യവസ്ഥ കൾക്ക് വിധേയമായും, അവൻ നിശ്ചയിച്ച പ്രകൃതി ചട്ടങ്ങൾക്കനുസരിച്ചുമാണ് നില കൊള്ളുന്നത്. ആ നിയമവ്യവസ്ഥകളിൽ അണുവോളം മാറ്റം വരുത്തുവാൻ ആർക്കും സാധ്യമല്ല. എന്നുവേണ്ട, ആകാശഭൂമികളിൽ ജീവവസ്തുക്കളായി അല്ലാഹു സൃഷ്ടിച്ച എല്ലാ വസ്തുക്കളും -ആത്മീയ ജീവികളായ മലക്കുകൾപോലും-അല്ലാഹുവിന്റെ നിയ മചട്ടങ്ങൾക്ക് തികച്ചും കീഴൊതുങ്ങിയും, അവന്റെ കൽപനാ നിർദേശങ്ങൾക്ക് വഴങ്ങി യുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതിൽ നിന്ന് ഒഴിവില്ല. അപ്പോൾ, വിശേഷബു ദ്ധിയും, അഭിപ്രായ സ്വാതന്ത്യ്രവും നൽകപ്പെട്ടിട്ടുള്ള മനുഷ്യൻ പ്രത്യേകിച്ചും അവന്റെ മുമ്പിൽ തലകുനിക്കുവാനും, അവന്റെ കൽപനാനിർദേശങ്ങളനുസരിച്ചു ജീവിക്കുവാനും അർഹരല്ലേ!? (സുജൂദി)ന്റെ അർഥങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ച് ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങൾക്ക് കീഴൊതുങ്ങുക ( ) എന്ന അർഥത്തിലും, ഇഷ്ടാനുസാരം അല്ലാഹുവിന് ഭക്തിയാരാധന അർപിക്കുക ( ) എന്ന അർഥത്തിലും അത് നിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, ഒന്നാമത്തെ അർഥത്തിലുള്ള സുജൂദിൽ മനുഷ്യരടക്ക മുള്ള എല്ലാ വസ്തുക്കളും ഭാഗഭാക്കാണെന്നും, രണ്ടാമത്തെ അർഥത്തിലുള്ള സുജൂദ് കൂടി ചെയ്വാൻ കൽപിക്കപ്പെട്ടവരാണ് മനുഷ്യരെന്നുമൊക്കെ സന്ദർഭം പോലെ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഒന്നാമത്തെ അർഥത്തിലുള്ള സുജൂദിനെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. വിശദീകരണത്തിന് സൂഃ 15; ഹജ്ജ് 18 മുത ലായ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുന്നത് നന്ന്. "അവർ അഹംഭാവം കാണിക്കുകയില്ല. അവർ റ∫ിനെ ഭയപ്പെടും. അവരോട് കൽപി ക്കപ്പെടുന്നത് അവർ ചെയ്യും.' എന്നൊക്കെ പറഞ്ഞത് മലക്കുകളെപ്പറ്റിയാണ്-അഥവാ (അവർ) എന്ന സർവനാമം മലക്കുകളെ ഉദ്ദേശിച്ചാണ്-എന്നത്രെ മനിലാകുന്നത്. അധിക വ്യാഖ്യാതാക്കളും അങ്ങിനെയാണ് പറഞ്ഞുകാണുന്നതും. മലക്കുകളടക്കം മുമ്പ് പറയപ്പെട്ട എല്ലാവരെയും-ആകാശഭൂമികളിലുള്ള എല്ലാ ച്ചായിരിക്കുവാനും സാധ്യതയുണ്ട്. ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം അതാകുന്നു. എന്നാൽ, അഹംഭാവം കാണിക്കാതിരിക്കുക, റ∫ിനെ ഭയപ്പെടുക, കൽപിക്കപ്പടുന്നത് ചെയ്യുക എന്നീ ഗുണങ്ങളെസുജൂദിനെപ്പറ്റി പ്രസ്താവിച്ചത് പോലെ-എല്ലാതരം ജീവി കൾക്കും അനുയോജ്യമായ വിധത്തിൽ വ്യാഖ്യാനിക്കപ്പെടുവാൻ കഴിഞ്ഞേക്കുമെ ങ്കിലും അവയൊക്കെ മലക്കുകളുടെ ഗുണങ്ങളായിരിക്കുന്നതിനാണ് കൂടുതൽ സാധ്യത കാണുന്നത്. മറ്റു ചില വാക്യങ്ങൾ ഇതിന് പിൻബലം നൽകു കയും ചെയ്യുന്നു.
16:51–53۞وَقَالَ ٱللَّهُ لَا تَتَّخِذُوٓاْ إِلَٰهَيۡنِ ٱثۡنَيۡنِۖ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ فَإِيَّـٰيَ فَٱرۡهَبُونِ
وَلَهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَهُ ٱلدِّينُ وَاصِبًاۚ أَفَغَيۡرَ ٱللَّهِ تَتَّقُونَ
وَمَا بِكُم مِّن نِّعۡمَةٖ فَمِنَ ٱللَّهِۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيۡهِ تَجۡـَٔرُونَ
(51) അല്ലാഹു (കൽപിച്ചു) അരുളിയിരിക്കുന്നു: "നിങ്ങൾ രണ്ട് ആരാധ്യൻമാരെ ഏർപ്പെടുത്തരുത് (സ്വീകരിക്കരുത്) ; അവൻ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളത്; അതി നാൽ എന്നെത്തന്നെ നിങ്ങൾ ഭയപ്പെ ടുവിൻ.' (52) അവന്റെതാണ് ആകാശങ്ങ ളിലും, ഭൂമിയിലുമുള്ളത്; അവന് (അവകാശപ്പെട്ടത്) തന്നെയാണ് സ്ഥിരമായുള്ള കീഴൊതുക്കവും. എന്നിരിക്കെ, അല്ലാഹു അല്ലാത്തവ രെയോ നിങ്ങൾ (ഭയന്നു) സൂക്ഷി ക്കുന്നു?! (53) നിങ്ങളിൽ അനുഗ്രഹമായിട്ട് എന്തുണ്ടോ അത് അല്ലാഹുവിൽ നിന്നുള്ളതാണ്; പിന്നെ, (അതിന് പുറമെ) നിങ്ങളെ ഉപദ്രവം (അഥവാ പീഡനം) സ്പർശിച്ചാൽ അവങ്ക ലേക്ക് തന്നെ നിങ്ങൾ നിലവിളിച്ചപേ ക്ഷിക്കുകയും ചെയ്യുന്നു! (51) അല്ലാഹു അരുളി നിങ്ങൾ ഉണ്ടാക്ക (സ്വീകരിക്ക)രുത് (രണ്ട്) ആരാധ്യൻമാരെ, ദൈവങ്ങളെ രണ്ട് നിശ്ചയമായും അവൻ (മാത്രം) ഒരേ ആരാധ്യൻ (മാത്രം) ആകുന്നു അതിനാൽ എന്നെ (തന്നെ) നിങ്ങൾ എന്നെ ഭയപ്പെടു (പേടിക്കു)വിൻ (52) അവന്നാണ്, അവന്റെതാണ് ആകാശങ്ങളിലുള്ളത് ഭൂമിയിലും അവന്ന് തന്നെയാണ് കീഴൊതുക്കം, വഴിപ്പെടൽ, അനുസരണം നിരന്തരമായി, സ്ഥിരമായിട്ട് അപ്പോൾ (എന്നിരിക്കെ) അല്ലാഹു അല്ലാത്തവരെയോ നിങ്ങൾ സൂക്ഷി ക്കുന്നു. (53) നിങ്ങളിലുള്ളത്, നിങ്ങളിൽ എന്തുണ്ടോ (അത്) അനുഗ്രഹമായിട്ട് (അത്) അല്ലാഹുവിൽ നിന്നാകുന്നു പിന്നെ, എന്നിട്ടും നിങ്ങളെ സ്പർശി (ബാധി)ച്ചാൽ ഉപദ്രവം, പീഡനം, ബുദ്ധിമുട്ട് എന്നാൽ അവനിലേക്ക് (തന്നെ) നിങ്ങൾ നിലവിളിച്ചപേക്ഷിക്കുന്നു, മുറവിളി കൂട്ടുന്നു.
16:54–55ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمۡ إِذَا فَرِيقٞ مِّنكُم بِرَبِّهِمۡ يُشۡرِكُونَ
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ
(54) പിന്നെ, നിങ്ങളിൽ നിന്ന് ഉപ ദ്രവം (അഥവാ പീഡനം) അവൻ (നീക്കി) തുറവിയാക്കിയാൽ, അപ്പോൾ (അതാ) നിങ്ങളിൽ നിന്ന് ഒരു കൂട്ടർ റ∫ിനോട് (മറ്റുചിലരെ) പങ്ക് ചേർക്കുന്നു!- (55) (അതെ) നാം അവർക്ക് നൽകിയതിൽ അവർ നന്ദികേട് കാണിക്കുവാൻ വേണ്ടി. (അതാണ തിന്റെ ഫലം). (ശരി) എന്നാൽ, നിങ്ങൾ സുഖമെ ടുത്തുകൊള്ളുവിൻ! എന്നാൽ, വഴിയെ നിങ്ങൾക്കറിയാം! (54) പിന്നെ അവൻ തുറവിയാക്കി (നീക്കി)യാൽ ഉപദ്രവം, പീഡനം നിങ്ങളിൽ നിന്ന് അപ്പോൾ (അതാ) ഒരു കൂട്ടർ നിങ്ങളിൽ നിന്ന് തങ്ങളുടെ റ∫ിനോട്, റ∫ിൽ അവർ പങ്ക്ചേർക്കുന്നു (55) അവർ നന്ദികേട് കാണിക്കുവാൻ വേണ്ടി, മൂടിവെക്കുവാൻ അവർക്ക് നാം നൽകിയതിൽ, നൽകിയതിനെ എന്നാൽ നിങ്ങൾ സുഖമെടു ക്കുവിൻ എന്നാൽ (അപ്പോൾ) പിറകെ നിങ്ങൾ അറിയും, നിങ്ങൾക്ക റിയാം. യ്യഷുഛ (ദീൻ) എന്ന വാക്കിന് "നടപടി, അനുസരണം, കീഴൊതുക്കം, പ്രതിഫലം, മതം' എന്നൊക്കെ പല ചിലപ്പോഴൊക്കെ നാം ചൂണ്ടിക്കാട്ടുകയുണ്ടാ യിട്ടുണ്ട് ൽറവ (അവനാണ് സ്ഥിരമായ കീഴൊതുക്കമുള്ളത്) എന്ന വാക്യ ത്തിന്റെ താൽപര്യം, ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമസ്ഥനും അധികാര സ്ഥനും അവനാണെന്നപോലെതന്നെ, കീഴ്വണക്കത്തിന്റെയും ആരാധനയുടെയും സ്ഥിരാവകാശവും അവന് തന്നെയാണ് എന്നാകുന്നു. അല്ലാഹു പറയുന്നു: "ആകാശ ഭൂമികളിലുള്ളവർ അനുസരണപൂർവമോ, നിർബന്ധപൂർവമോ അവന് കീഴൊതുങ്ങി യിരിക്കുന്നു. അവനിലേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാഹുവിന്റെ മതത്തെയല്ലാതെ അവർ ആവശ്യപ്പെടുകയാണോ?' (3:83) ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ ഗ്രഹിക്കുവാൻ ഒരു വ്യാഖ്യാനത്തിന്റെ ആവ ശ്യമില്ല. ഇവിടെ, അല്ലാമാ ശൗക്കാനീ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ പ്രസ്താവിച്ച ഒരു പ്രസ്താവനയുടെ സാരം കുറിക്കുന്നത് സന്ദർഭോചിതമായിരിക്കുമെന്ന് കരുതുന്നു. ശൗകാനീ (റ) പറഞ്ഞതിന്റെ ചുരുക്കം: "കഷ്ടതകൾ ബാധിക്കുമ്പോൾ ഉപകാ രവും ഉപദ്രവവും ചെയ്വാൻ ത്തിനപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള പ്രാർഥന വിട്ടുകളയുകയും ചെയ്യുന്ന ഇന്നത്തെ പാമര ജനങ്ങളുടെ പതിവ് വമ്പിച്ച വിഡ്ഢിത്തവും, ഒരു പുതിയ ദുർമാർഗ വചനത്തിൽ നിന്ന് മനിലാക്കാം. അത്രയുമല്ല, പഴയ കാലത്തെ ദുർമാർഗത്തെക്കാൾ കഠിനമത്രെ അത്. പ്രതിഫല ദിവസത്തിൽ വിശ്വസിക്കുന്ന സത്യ വിശ്വാസികൾ ഇരിക്കട്ടെ, തനി അവിശ്വാസികൾപോലും പറഞ്ഞുകേട്ട വാക്ക്, "നിനക്ക് വല്ല ആപത്തും ബാധിച്ചാൽ, നീ അല്ലാഹുവിനോട് സഹായം തേടരുതേ! തേടരുതേ! കാരണം, അല്ലാഹു വേഗം ഉത്തരം നൽകുകയില്ല. നിന്റെ സ്ഥിതി അവന് ഒരു സാരമു ള്ളതായി തോന്നുകയുമില്ല. മരിച്ചുപോയ "ഔലിയാ'ക്കളോട് സഹായം തേടിക്കൊള്ളൂ. അവർ വേഗം ഉത്തരം നൽകുന്നതും, നിന്റെ സ്ഥിതി ഗൗരവത്തിലെടുക്കുന്നതുമാകുന്നു.' ഇതാണാവാക്ക്. എന്റെ ചെവി ആ വാക്ക് പുറംതള്ളിക്കളഞ്ഞു, എന്റെ കണ്ണുനീർ നിൽക്കാതായി. എന്നെയും, മുസ്ലിംകളെയും ഈ മാതിരി വഴികേടിൽപെടാതെ രക്ഷി ക്കേണമേ! എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. ഇതുപോലെയുള്ള പല വാക്കു കളും ഇന്ന് പല ശൈഖ്പൂജകൻമാരിലും കാണാവുന്നതാണ്. ആപത്തുകൾ വരുമ്പോൾ, തങ്ങളുടെ ദൈവങ്ങളെ മറന്ന് അല്ലാഹുവിനെതന്നെ വിളിക്കുകയും ആപത്ത് നീങ്ങിയാൽ അല്ലാഹുവിനെ മറന്നുകളയുകയും ചെയ്യുന്നവ രോടാണ് അല്ലാഹു "എന്നാൽ, നിങ്ങൾ സുഖമെടുത്തുകൊള്ളുവിൻ; നിങ്ങൾ വഴിയെ അറിഞ്ഞുകൊള്ളും.' ( ) എന്ന് താക്കീത് ചെയ്തത്. അപ്പോൾ, ആപത്ത്വരുമ്പോൾ പോലും അല്ലാഹുവിനെ ഓർമിക്കുകയും വിളിച്ചു പ്രാർഥിക്കുകയും ചെയ്യേണ്ടതില്ലെന്നും, മറ്റു വല്ലവരെയും വിളിച്ചു പ്രാർഥിക്കേണ്ടതാണെന്നും ഉപദേശി ക്കുവാൻ ധൈര്യം കാണിക്കുന്ന ധിക്കാരികളെപ്പറ്റി അല്ലാഹു എന്തായിരിക്കും പറയു കയെന്ന് ആലോചിച്ചു നോക്കുക! ജസ്ലഞ്ചല അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ.
16:56وَيَجۡعَلُونَ لِمَا لَا يَعۡلَمُونَ نَصِيبٗا مِّمَّا رَزَقۡنَٰهُمۡۗ تَٱللَّهِ لَتُسۡـَٔلُنَّ عَمَّا كُنتُمۡ تَفۡتَرُونَ
(56) നാം തങ്ങൾക്ക് നൽകിയി ട്ടുള്ളതിൽ നിന്ന് ഒരു പങ്ക് (യഥാർഥ സ്ഥിതി) തങ്ങൾക്കറിഞ്ഞുകൂടാത്ത വർക്ക് അവർ ആക്കിവെക്കുകയും ചെയ്യുന്നു. (ഹേ, കൂട്ടരേ,) അല്ലാഹു വിനെത്തന്നെയാണ (സത്യം)! നിങ്ങൾ കെട്ടിച്ചമക്കുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യ പ്പെടുന്നതാണ്. (56) അവർ ആക്കുകയും ചെയ്യുന്നു അവർ അറിയാത്ത വർക്ക്, അറിഞ്ഞുകൂടാത്തവർക്ക് ഒരു പങ്ക്, ഓഹരി അവർക്ക് നാം നൽകിയിട്ടുള്ളതിൽ നിന്ന് അല്ലാഹുവിനെത്തന്നെയാണ (സത്യം) തീർച്ച യായും നിങ്ങൾ ചോദ്യം ചെയ്യപ്പെടും നിങ്ങൾ ആയിരുന്നതിനെപ്പറ്റി നിങ്ങൾ കെട്ടിച്ചമക്കും, കള്ളം പറഞ്ഞുണ്ടാക്കും. മുശ്രിക്കുകൾക്കിടയിൽ പതിവായിരുന്ന ഒരു തോന്നിയവാസമാണിത്. അല്ലാഹു നൽകിയ കൃഷി വിഭവങ്ങൾ, കന്നുകാലികൾ മുതലായ അനുഗ്രഹങ്ങളിൽ നിന്ന് ഒരു ഭാഗം തങ്ങളുടെ വിഗ്രഹ ദൈവങ്ങൾക്ക് അവർ വഴിപാടും നേർച്ചയുമായി നീക്കിവെക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണം മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട്.) യാതൊരു ന്യായവും തെളിവുമില്ലാതെ അവർ സ്വയം കെട്ടിയുണ്ടാക്കിയ ഇത്തരം നികൃഷ്ടകൃത്യങ്ങളെ അല്ലാഹു അവഗണിച്ചു കളയുമെന്ന് കരു തേണ്ട, അവയെപ്പറ്റി ശരിക്കും അവരെ ചോദ്യം ചെയ്യുകതന്നെ ചെയ്യുമെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. ചില "ശൈഖ' ൻമാർക്കും, "ജാറ' ങ്ങൾക്കുമാക്കി കൃഷി യുടെ ചില ഭാഗങ്ങളെയും, ആടുമാടുകളെയും വഴിപാടാക്കി നീക്കിവെക്കുന്ന പതിവ് പാമരൻമാരും അന്ധവിശ്വാസികളുമായ ചില മുസ്ലിംകളിൽ ഇന്നും കാണാം. ഈ ആക്ഷേപവും താക്കീതും അവർക്കും ബാധകമാകുന്നു. (തങ്ങൾ അറിയാത്തവർക്ക്) എന്ന വാക്ക് രണ്ടു പ്രകാരത്തിൽ വ്യാഖ്യാ നിക്കപ്പെടാറുണ്ട്: (1) ഒന്നും അറിഞ്ഞുകൂടാത്ത-അഥവാ ബുദ്ധിയും അറിവുമി ല്ലാത്തനിർജ്ജീവങ്ങളായ ആ വിഗ്രഹങ്ങൾക്ക് എന്നും, (2) തങ്ങൾക്ക് വല്ല ഉപകാ രമോ ഉപദ്രവമോ ചെയ്വാൻ കഴിയുകയില്ലെന്ന യഥാർഥം അവർ മനിലാക്കിയിട്ടി ല്ലാത്ത വിഗ്രഹങ്ങൾക്ക് എന്നും. ഒന്നാമത്തെ വ്യാഖ്യാനപ്രകാരം, ജീവനും ബുദ്ധിശ ക്തിയുമില്ലാത്ത ആ വിഗ്രഹങ്ങൾക്ക്വേണ്ടി ധനം നീക്കിവെക്കുന്നതിലടങ്ങിയ വിഡ്ഢി ത്തത്തെയും, രണ്ടാമത്തെ വ്യാഖ്യാനപ്രകാരം, വിഗ്രഹങ്ങളുടെ യഥാർഥ സ്ഥിതിഗതി കൾ മനിലാക്കാതെ അന്ധമായി നടത്തപ്പെടുന്ന വിഡ്ഢിത്തത്തെയുമായിരിക്കും ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. രണ്ടായാലും കലാശത്തിൽ ഒന്നുതന്നെ.
16:57–59وَيَجۡعَلُونَ لِلَّهِ ٱلۡبَنَٰتِ سُبۡحَٰنَهُۥ وَلَهُم مَّا يَشۡتَهُونَ
وَإِذَا بُشِّرَ أَحَدُهُم بِٱلۡأُنثَىٰ ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٞ
يَتَوَٰرَىٰ مِنَ ٱلۡقَوۡمِ مِن سُوٓءِ مَا بُشِّرَ بِهِۦٓۚ أَيُمۡسِكُهُۥ عَلَىٰ هُونٍ أَمۡ يَدُسُّهُۥ فِي ٱلتُّرَابِۗ أَلَا سَآءَ مَا يَحۡكُمُونَ
(57) അവർ അല്ലാഹുവിന് പെൺമക്കളെ ആക്കിവെക്കുകയും ചെയ്യുന്നു; അവൻ മഹാപരിശുദ്ധൻ! അവർക്കാകട്ടെ, അവർ ഇഛിക്കുന്ന തിനെയും ധ ആൺമക്കളെയും ആ ക്കുന്നു പ ! (58) അവരിൽ ഒരാൾക്ക് പെണ്ണിനെ (പെൺകുട്ടിയെ) പ്പറ്റി സന്തോഷവാർത്ത അറിയിക്കപ്പെ ട്ടാലോ, അവൻ കോപം നിറഞ്ഞവ നായിക്കൊണ്ട് അവന്റെ മുഖം (ഇരുണ്ട്) കറുത്തതായിത്തീരും! (59) അവന് സന്തോഷവാർത്ത അറിയിക്കപ്പെട്ടതിന്റെ ചീത്തത്തം നിമിത്തം അവൻ ജനങ്ങളിൽ നിന്ന് ഒളിഞ്ഞു (മാറി) പോകുന്നതാണ്! അതിനെ നിന്ദ്യതയോടെ വെച്ചു കൊണ്ടിരിക്കുകയോ, അതല്ല, അതിനെ മണ്ണിൽ മൂടുകയോ? (ഏത്) അല്ലാ -(അറിയുക) അവർ വിധി കല്പിക്കുന്നത് വളരെ ചീത്ത! (57) അവർ ആക്കുകയും ചെയ്യുന്നു അല്ലാഹുവിന് പെൺമ ക്കളെ അവൻ മഹാപരിശുദ്ധൻ (അവനെ വാഴ്ത്തുന്നു) അവർക്കാകട്ടെ, അവർക്കോ അവർ ഇച്ഛിക്കുന്നതിനെയും (58) സന്തോഷമറിയിക്ക പ്പെട്ടാൽ അവരിൽ ഒരാൾക്ക് പെണ്ണിനെപ്പറ്റി ആയിത്തീരും അവന്റെ മുഖം കറുത്തത് അവനാകട്ടെ, അവൻ ആയിരിക്കെ (കോപം) നിറഞ്ഞവൻ, കുപിതനായിരിക്കും (59) അവൻ ഒളിഞ്ഞുപോകും, മറഞ്ഞുപോകും ജനങ്ങളിൽ നിന്ന് ദോഷ (തിന്മചീത്ത)ത്താൽ യാതൊന്നിന്റെ അവന് സന്തോഷമറിയിക്കപ്പെട്ട അതിനെപ്പറ്റി അതിനെ അവൻ വെച്ചുകൊണ്ടിരിക്കുകയോ നിന്ദ്യതയോടെ അതല്ല, അതോ അതിനെ തട്ടി (മൂടി)ക്കളയുകയോ, മൂടുകയോ മണ്ണിൽ അല്ലാ (അറി യുക) വളരെ മോശം, എത്രയോ ചീത്ത അവർ വിധി (കൽപി) ക്കുന്നത് മുശ്രിക്കുകളുടെ അതിനീചമായ വേറൊരു മൂഢവിശ്വാസമാണ് ഈ വചനങ്ങളിൽ വിവരിക്കുന്നത്. മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്നാണ് അവരുടെ ജൽപനം. അങ്ങിനെ, അവരുടെ പേരിൽ വിഗ്രഹങ്ങൾ നിർമിച്ചു ആരാധിക്കുകയും ചെയ്തിരുന്നു. ചില ദേവീദേവൻമാരുടെ പ്രതിഷ്ഠയെന്ന് സങ്കൽപിച്ചുകൊണ്ട് അതു പോലെ സ്ഥാപിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങൾ ഇന്നും ധാരാളം കാണാവുന്നതാണ്. അതേ സമയത്ത് തങ്ങൾക്ക് പെൺമക്കൾ ജനിക്കുന്നത് ആ മുശ്രിക്കുകൾക്ക് വമ്പിച്ച അപ മാനവും, കടുത്ത കോപവുമായിരുന്നുതാനും. യുദ്ധപ്രിയരായ അവർക്ക് പെൺമക്കൾ പലനിലക്കും ഒരു ഭാരമായിത്തോന്നിയതിൽ നിന്നുണ്ടായിത്തീർന്ന ഈ വെറുപ്പ് അവ രിൽ എത്രമാത്രം രൂക്ഷമായിരുന്നുവെന്ന് അല്ലാഹുവിന്റെ വിവരണത്തിൽ നിന്ന്തന്നെ വ്യക്തമാകുന്നു. അതായത്, ഒരാൾക്ക് ഒരു മകൾ പിറന്നിട്ടുണ്ടെന്ന വാർത്ത കേൾക്കേണ്ട താമസം അയാളുടെ മുഖം കറുത്തിരുണ്ടുപോകും. അപമാനവും, വ്യസനവും നിമിത്തം കോപം കടിച്ചിറക്കിക്കൊണ്ടിരിക്കും. ജനമധ്യേ പ്രത്യക്ഷപ്പെടുവാൻ പോലും ലജ്ജ. അപമാനം ഭയന്നു ഒളിച്ചുനടക്കും. അപമാനവും, എളിമത്വവും സഹിച്ചുകൊണ്ട് ആ കുട്ടിയെ താൻ വെച്ചുകൊണ്ടിരിക്കേണമോ? അതല്ല, പലരും ചെയ്യാറുള്ളത്പോലെ, അതിനെ മണ്ണി ലിട്ടു മൂടി അതിന്റെ കഥ കഴിക്കേണമോ ഇതായിരിക്കും പിന്നത്തെ ചിന്ത. ബാക്കിയാ ക്കുന്നപക്ഷം, ജനങ്ങളിൽ നിന്നുള്ള പരിഹാസവും അപമാനവും സഹിക്കേണ്ടിവരും. കുട്ടിയോടുള്ള പെരുമാറ്റമാകട്ടെ കേവലം മൃഗതുല്യവുമായിരിക്കും. ആൺമക്കൾക്കുള്ള സ്ഥാനമോ, ലാളനയോ ഒന്നും അതിന് ലഭിക്കുകയില്ല. കുഴിച്ചുമൂടുന്നപക്ഷം കൊന്നു കുഴിച്ചിടുകയല്ലജീവനോടെ മണ്ണിട്ടുമൂടുകയായിരിക്കും ചെയ്യുക. ഇത്രത്തോളം അറപ്പും വെറുപ്പുമായി അവർ ഗണിച്ചുവരുന്ന പെൺമക്കളാണ് അല്ലാഹുവിന്നുണ്ടെന്ന് അവർ കെട്ടിപ്പറയുന്നതിനും വേണ്ടേ ഒരതിര്? പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നത് നിമിത്തം ഭർത്താക്കൾ ഭാര്യമാരോട് നി ഹകരണം നടത്തിയിരുന്ന തായി കാണാം. ഇങ്ങിനെ നി ഹകരണത്തിന് വിധേയയായ ഒരു സ്ത്രീ പാടിയ ഒരു പദ്യം ഇപ്രകാരം നിവേദനം ചെയ്യുന്നു:- "എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കൽ വരുന്നില്ല? നമ്മുടെ അടുത്തവീട്ടിൽ കഴിഞ്ഞുകൂടുകയാണല്ലോ. നാം ആൺകു ട്ടികളെ പ്രസവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ച പോലെയാക്കാൻ നമുക്ക് കഴിയില്ലല്ലോ'. മുശ്രിക്കുകളുടെ ഈ കള്ളവാദത്തിൽ മൂന്ന് കടുത്ത അപരാധങ്ങൾ അടങ്ങിയിരി ക്കുന്നു. (1) മലക്കുകൾ സ്ത്രീകളാണെന്ന വാദം (റഹ്മാനായുള്ളവന്റെ അടിയാൻമാരായ മലക്കുകളെ അവർ പെണ്ണുങ്ങളാക്കി. (43:19) എന്ന് അല്ലാഹു പറഞ്ഞത് ഇതിനെപ്പറ്റിയാകുന്നു. (2) മലക്കുകൾ അല്ലാഹുവിന്റെ മക്കളാണെന്ന വാദം (അല്ലാഹു മക്കളെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവർ പറഞ്ഞു. (18:4) എന്നും മറ്റും പറഞ്ഞത് ഇതിനെക്കുറിച്ചാണ്. (3) അല്ലാഹുവിനുണ്ടെന്ന് വാദിക്കുന്ന മക്കൾ ആൺമക്കളാണെന്ന്പോലും പറയു വാൻ തയ്യാറില്ലാതെ, തങ്ങൾ വെറുക്കുന്ന പെൺമക്കളാണെന്നവാദം. താഴെ 62-ാം വചനത്തിൽ (തങ്ങൾ വെറുക്കുന്നതിനെ അവർ അല്ലാഹുവിന്നാക്കുന്നു) എന്ന് പറഞ്ഞത് ഇതിനെ സംബന്ധിച്ചുമാകുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഈ വാദത്തെപ്പറ്റി (അല്ലാ! അവർ വിധി കൽപിക്കുന്നത് എത്രയോ ചീത്ത!) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്.
16:60لِلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ مَثَلُ ٱلسَّوۡءِۖ وَلِلَّهِ ٱلۡمَثَلُ ٱلۡأَعۡلَىٰۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
(60) (അതെ) പരലോകത്തിൽ വിശ്വസിക്കാത്തവർക്കത്രെ ദുഷിച്ച ഉപമ (ഉള്ളത്). അല്ലാഹുവിന്നാ കുന്നു, അത്യുന്നതമായ ഉപമ (ഉള്ളത്), അവനത്രെ, പ്രതാപശാ ലിയും അഗാധജ്ഞനുമായുള്ളവനും. (60) വിശ്വസിക്കാത്തവർക്കാണ് പരലോകത്തിൽ ഉപമ, ഉദാഹരണം, മാതൃക മോശത്തിന്റെ, തിൻമയുടെ അല്ലാഹുവിനുണ്ട് ഉപമ, ഉദാഹരണം അത്യുന്നതമായ അവൻ, അവനത്രെ പ്രതാ പശാലി അഗാധജ്ഞൻ, യുക്തിമാൻ. ള്ളുമേ പ്ലിങ്കിഷ സ്ലില സ്ലില സ്ലിളു യ്യുല ർസ്ലച്ഛക്കി ദ സ്ഥിതിഗതികൾ വിവരിക്കുമ്പോൾ, ദുഷി ച്ചതും മോശകരവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും വിവരിക്കുവാൻ ഉണ്ടാ യിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴാകട്ടെ അത്യുന്നതവും അത്യുൽകൃ ഷ്ടവുമായ ഉപമകളും സാദൃശ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക എന്ന് സാരം. ഉദാ ഹരണമായി; അവരെക്കുറിച്ച് പറയുമ്പോൾ, യാതൊരു ഗുണമോ ദോഷമോ ചെയ്വാൻ കഴിയാത്ത വസ്തുക്കളെ ദൈവങ്ങളാക്കി വെച്ചവർ, മക്കളില്ലാത്തപക്ഷം വിഷമം അനു ഭവപ്പെടുന്നവർ, പെൺമക്കളെ വെറുക്കുന്നവർ, സ്വന്തം മക്കളെ കുഴിച്ചുമൂടുന്നവർ എന്നി ങ്ങനെയുള്ള വർണനകളായിരിക്കും പറയുവാനുണ്ടായിരിക്കുക. അല്ലാഹുവിനെക്കുറിച്ചു പറയുമ്പോഴോ? സർവലോക സ്രഷ്ടാവ്, ലോകനിയന്താവ്, മക്കളുടെയോ മറ്റോ ആവ ശ്യവും ആശ്രയവുമില്ലാത്തവൻ, ഇണയും, തുണയുമില്ലാത്തവൻ, തുല്യനും സമനുമി ല്ലാത്തവൻ എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കാനുണ്ടാവുക. അഥവാ അവന്റെ ഏതൊരു ഗുണത്തെക്കുറിച്ച് പ്രസ്താവിച്ചാലും അത് അത്യുന്നത നിലവാരത്തിലു ള്ളതും, മറ്റാർക്കും അതിൽ പങ്കില്ലാത്തതുമായിരിക്കും. വിഭാഗം - 8
16:61وَلَوۡ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلۡمِهِم مَّا تَرَكَ عَلَيۡهَا مِن دَآبَّةٖ وَلَٰكِن يُؤَخِّرُهُمۡ إِلَىٰٓ أَجَلٖ مُّسَمّٗىۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ
(61) മനുഷ്യരെ അവരുടെ അക്രമം നിമിത്തം അല്ലാഹു പിടികൂ ടുക ധ പിടിച്ചു ശിക്ഷിക്കുക പ യായിരു ന്നുവെങ്കിൽ, അതിന്റെ (ഭൂമിയുടെ) മേൽ ഒരു ജീവിയെയും അവൻ (ബാക്കിയാക്കി) വിട്ടേക്കുമായിരു ന്നില്ല. എങ്കിലും, നിർണയിക്കപ്പെട്ട ഒര വധിവരെ അവരെ അവൻ (ഒഴി വാക്കി) പിന്തിച്ചുവെക്കുകയാണ്; എന്നാൽ, അവരുടെ (ആ) അവധി വന്നാൽ, (പിന്നെ) ഒരു നാഴിക (സമയം) അവർ പിന്തിപ്പോകുകയാ കട്ടെ, മുന്തിപ്പോകുകയാകട്ടെ ചെയ്ക യില്ല. (61) പിടികൂടുമായിരുന്നെങ്കിൽ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കിൽ) അല്ലാഹു മനുഷ്യരെ അവരുടെ അക്രമം നിമിത്തം, അനീതികൊണ്ട് അവൻ വിടുകയില്ലാ (ഒഴിവാക്കി വിടുകയില്ലാ)യിരുന്നു അതിൻമേൽ, അതിൽ ഒരു ജീവിയെയും, ജന്തുവെയും എങ്കിലും അവനവരെ പിന്തിക്കുന്നു, പിന്നോട്ട് വെക്കുന്നു ഒരു അവധിവരെ നിർണയിക്കപ്പെട്ട എന്നാൽ വന്നാൽ അവരുടെ അവധി അവർ പിന്തുക (പിന്നോക്കം പോക)യില്ല ഒരു നാഴിക, അൽപസമയം അവർ മുന്തുക (മുന്നോക്കം പോക)യില്ല. അക്രമങ്ങൾക്ക് അല്ലാഹു അപ്പപ്പോൾ തന്നെ ശിക്ഷാ നടപടിയെടുക്കുകയാണെങ്കിൽ, ഈ ഭൂമുഖത്ത് ഒരു ജീവിയും ബാക്കിയാകുമായിരു ന്നില്ല. അത്രയും ദുഷിച്ചതും ദൂരവ്യാപകവുമാണ് അവരുടെ ചെയ്തികൾ. പക്ഷേ, അവന്റെ ദയവും കാരുണ്യവും നിമിത്തം പെട്ടെന്ന് നടപടിയെടുക്കാതെ അവൻ അതി നൊരു നിശ്ചിത അവധി വെച്ചിരിക്കുകയാണ്. അതിന്മുമ്പ് അവർക്ക് മടങ്ങുവാനും പശ്ചാത്തപിക്കുവാനും അവസരമുണ്ട്. ആ അവധിയിൽ അണുവോളം മാറ്റം വരുക യില്ല. തികച്ചും കൃത്യസമയത്തുതന്നെ അത് സംഭവിക്കും. മനുഷ്യൻ അല്ലാഹുവി നോടും, തന്റെ സ്വന്തത്തോടും, സമൂഹത്തോടും, സഹജീവികളോടും നടത്തിക്കൊ ണ്ടിരിക്കുന്ന അക്രമങ്ങളെയും, അനീതികളെയും കുറിച്ച് ശരിക്കൊന്ന് ചിന്തിച്ചുനോ ക്കുന്ന ഏവർക്കും അല്ലാഹുവിന്റെ ഈ പ്രസ്താവനയുടെ ഗൗരവം മനിലാകുന്ന താണ്. വ്യക്തിയാകട്ടെ, സമൂഹമാകട്ടെ, സമുദായമാകട്ടെ അവരുടെ അക്രമത്തിന് ശിക്ഷ നൽകേണ്ടത് എപ്പോഴാണെന്നും എങ്ങിനെയാണെന്നും അല്ലാഹു നിർണയിച്ചു വെച്ചി ട്ടുണ്ട്. അതാണ് നിർണയിക്കപ്പെട്ട അവധിവരെ അവർക്ക് ഒഴിവുകൊടുക്കുമെന്ന് പറ ഞ്ഞത്. ഈ വചനത്തിലെ ആശയം ഉൾക്കൊള്ളുന്ന മറ്റു പല വചനങ്ങൾ വേറെയും 7:34; 15:4, 5; 35:45 മുതലായവയും വ്യാഖ്യാനവും നോക്കുക. ബൈഹക്വിയും, ഇബ്നുജരീറും (റ) നിവേദനം ചെയ്യുന്നു: "അക്രമം പ്രവർത്തിക്കു ന്നവൻ തനിക്ക് തന്നെയല്ലാതെ മററാർക്കും ഉപദ്രവം ചെയ്യുന്നില്ല' എന്ന് ഒരാൾ പറയു ന്നതായി അബൂഹുറയ്റഃ (റ) കേട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: "നിശ്ചയമായും അക്രമിയുടെ അക്രമം നിമിത്തം കാടപ്പക്ഷി അതിന്റെ കൂട്ടിൽ വെച്ചു ചത്തുപോകുന്നു.' ചിന്തിക്കുന്നവർക്ക് ചിന്തിക്കുവാൻ പോന്ന ഒരു ഉദാഹരണമത്രെ അബൂഹുറയ്റഃ (റ) ഇത്മൂലം ചൂണ്ടിക്കാട്ടുന്നത്. ഒരാൾ ചെയ്ത ചെറിയ ഒരു തെറ്റുനിമിത്തം ചിലപ്പോൾ ദൂരവ്യാപകമായ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാറുണ്ടല്ലോ.
16:62وَيَجۡعَلُونَ لِلَّهِ مَا يَكۡرَهُونَۚ وَتَصِفُ أَلۡسِنَتُهُمُ ٱلۡكَذِبَ أَنَّ لَهُمُ ٱلۡحُسۡنَىٰۚ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفۡرَطُونَ
(62) തങ്ങൾ വെറുക്കുന്നതിനെ അവർ അല്ലാഹുവിന്നാക്കുന്നു! ഏറ്റം നന്നായുള്ളത് തങ്ങൾക്കാണെന്ന് അവരുടെ നാവുകൾ വ്യാജവർണന നടത്തുകയും ചെയ്യുന്നു! നിംശയമത്രെ, അവർക്ക് നരക മുണ്ടെന്നുള്ളതും, അവർ (അതി ലേക്ക്) മുന്നിൽ കൊണ്ടുവരപ്പെടുന്ന വരാണെന്നുള്ളതും! (62) മുമ്പ് പ്രസ്താവിച്ചപോലെ, ആ അവിശ്വാസികളുടെ അടുക്കൽ ഏറ്റവും വെറുക്ക പ്പെട്ടവരാണ് പെൺമക്കൾ. എന്നിട്ടും, അല്ലാഹുവിന് മക്കളുണ്ടെന്ന് മാത്രമല്ല, അത് പെൺമക്കളാണെന്നുകൂടി അവർ വർണിക്കുന്നു. അതുകൊണ്ടും അവർ മതിയാക്കു ന്നില്ല. ഏറ്റവും നന്നായുള്ളതൊക്കെ തങ്ങൾക്കായിരിക്കും ലഭിക്കുകയെന്നും, അതിന്ന വകാശികൾ തങ്ങളാണെന്നും അവർ വായാടിത്തം പറയുന്നു. വാസ്തവമാകട്ടെ, നേരെ മറിച്ചുള്ളതും. അതെ, അവർക്ക് ലഭിക്കുവാനിരിക്കുന്നത് ഏറ്റവും വഷളവും ഏറ്റവും കടുത്തതുമായ നരകമായിരിക്കും, ആദ്യമായി അതിൽ പ്രവേശിക്കപ്പെടുന്ന ഏറ്റവും വലിയ കേഡികളും അവർ തന്നെയായിരിക്കും. ഇഹത്തിൽ ലഭിക്കുവാനിരിക്കുന്ന എല്ലാ നല്ല ഭാവിയും, ഉന്നതപദവിയും, തങ്ങൾക്കാ ണെന്നും, പരലോകം എന്നൊന്നുണ്ടെങ്കിൽ അവിടെയും തങ്ങളായിരിക്കും മുമ്പൻമാർ എന്നുമാണവരുടെ വാദം. മതത്തെ ധിക്കരിക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ എല്ലാ കാലത്തുമുള്ള വീരവാദംയഥാർഥത്തിൽ വ്യാജ ജൽപനംതന്നെയാണിത്. അല്ലാഹു പറയുന്നു: "അവന് വല്ല കഷ്ടതയും ബാധിച്ചശേഷം, നമ്മുടെ പക്കൽനിന്നുള്ള വല്ല കാരുണ്യത്തെയും അവന്ന് നാം ആസ്വദിപ്പിച്ചുവെങ്കിൽ തീർച്ച യായും അവൻ പറയും: ഇതെനിക്കുള്ളതാണ്; അന്ത്യസമയം നിലവിൽ വരുന്നതാ ണെന്ന് ഞാൻ വിചാരിക്കുന്നുമില്ല; എന്റെ റ∫ിങ്കലേക്ക് ഞാൻ മടക്കപ്പെട്ടുവെ ങ്കിൽത്തന്നെ, നിശ്ചയമായും എനിക്ക് അവന്റെ അടുക്കൽ ഏറ്റവും നല്ലത്തന്നെ ഉണ്ടാ യിരിക്കുന്നതുമാണ്.' (41:50) വിശ്വാസിയും, അവിശ്വാസിയുമായ രണ്ട് തോട്ടക്കാർ തമ്മിൽ നടന്ന ഒരു സംഭാഷണം വിവരിക്കുന്ന മദ്ധ്യെ, അവിശ്വാസി പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: "ഒരു കാലത്തും ഇത് (ഈ തോട്ടം) നശിച്ചുപോകുമെന്ന് ഞാൻ വിചാരി ക്കുന്നില്ല. അന്ത്യസമയം സംഭവിക്കുന്നതാണെന്നും ഞാൻ വിചാരിക്കുന്നില്ല. ഞാൻ എന്റെ റ∫ിങ്കലേക്ക് മടക്കപ്പെടുന്നതാണെങ്കിൽ തന്നെ, നിശ്ചയമായും ഇതിനെക്കാൾ ഉത്തമമായ ഒരു മടങ്ങിച്ചെല്ലുന്ന സ്ഥാനം തീർച്ചയായും എനിക്ക് കിട്ടുന്ന താണ്."(അൽകഹ്ഫ് 36)
16:63–65تَٱللَّهِ لَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَهُوَ وَلِيُّهُمُ ٱلۡيَوۡمَ وَلَهُمۡ عَذَابٌ أَلِيمٞ
وَمَآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِي ٱخۡتَلَفُواْ فِيهِ وَهُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ
وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَسۡمَعُونَ
(63) (നബിയേ) അല്ലാഹുവിനെ ത്തന്നെയാണ (സത്യം)! നിനക്ക് മുമ്പ് പല സമുദായങ്ങളിലേക്കും നാം (റസൂലുകളെ) അയച്ചിട്ടുണ്ട്; എന്നാൽ പിശാച് അവർക്ക് തങ്ങ ളുടെ പ്രവൃത്തികളെ അലങ്കാരമാക്കി ക്കാണിച്ചു; അങ്ങനെ, ഇന്ന് (ഇഹ ത്തിൽ) അവൻ അവരുടെ മിത്രം (അഥവാ കൈകാര്യക്കാരൻ) ആകുന്നു. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. (64) നിനക്ക് നാം (ഈ) വേദ ഗ്രമ്ലം ഇറക്കിത്തന്നിട്ടില്ല; അവർ യാതൊന്നിൽ ഭിന്നാഭിപ്രായത്തിലായി അവർക്ക് നീ വിവരിച്ചുകൊടുക്കുവാൻ വേണ്ടിയ ല്ലാതെ; വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും, കാരുണ്യവുമാ യിക്കൊണ്ടും (അല്ലാതെ) (65) അല്ലാഹു (തന്നെ) ആകാശ ത്തുനിന്ന് (മഴ) വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ട്, ഭൂമിയെ അതിന്റെ നിർജീവതക്കുശേഷം അതു കൊണ്ട് അവൻ ജീവിപ്പിച്ചു. നിശ്ചയ മായും, കേട്ടറിയുന്ന ജനങ്ങൾക്ക് അതിൽ ഒരു (വമ്പിച്ച) ദൃഷ്ടാന്ത മുണ്ട്. (63) അല്ലാഹു തന്നെയാണ തീർച്ചയായും നാം അയച്ചിട്ടുണ്ട് പല സമുദായങ്ങളിലേക്കും നിന്റെ മുമ്പ് എന്നാൽ (എന്നിട്ട്) അലങ്കാര മാക്കി (ഭംഗിയാക്കി) കാണിച്ചു അവർക്ക് പിശാച് അവരുടെ പ്രവൃ ത്തികളെ അങ്ങനെ (എന്നിട്ട്) അവൻ അവരുടെ മിത്രം (കൈകാര്യക്കാരൻ) ആകുന്നു ഇന്ന് അവർക്കുണ്ട്താനും ശിക്ഷ, വേദനയേറിയ (64) നാം ഇറക്കിയിട്ടില്ല നിന്റെ മേൽ, നിനക്ക് (വേദ) ഗ്രമ്ലം നീ വിവരിച്ചുകൊടുക്കുവാൻ വേണ്ടിയല്ലാതെ അവർക്ക് യാതൊന്നിനെ അവർ ഭിന്നിച്ചു, അഭിപ്രായ വ്യത്യാസമായി അതിൽ മാർഗദർശന (സൻമാർഗ)മായും കാരുണ്യമായും ജനങ്ങൾക്ക് അവർ വിശ്വസി ക്കുന്നു (65) അല്ലാഹു (തന്നെ) ഇറക്കി ആകാശത്തു നിന്ന് വെള്ളം എന്നിട്ടവൻ ജീവിപ്പിച്ചു അതുകൊണ്ട് ഭൂമിയെ ശേഷം അതിന്റെ മരണത്തിന് (നിർജ്ജീവതക്ക്) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം കേൾക്കുന്ന (കേട്ടു മനിലാക്കുന്ന) ജനങ്ങൾക്ക് മനുഷ്യർക്കായി അവതരിപ്പിക്കപ്പെട്ട കാര്യങ്ങൾ അവർക്ക് വിവരിച്ചുകൊടുക്കുവാൻ വേണ്ടിയാണ് നബി ˜ പ്രമാണം അവതരിപ്പിച്ചതെന്ന് 44-ാം വച നത്തിൽ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത ലക്ഷ്യത്തിന്റെ ഒരു പ്രധാന വശമാണ് 64-ാം വചനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മതപരമായ വിശ്വാസാചാരങ്ങളിൽ മനുഷ്യർക്കി ടയിൽ കടന്നുകൂടിയിരുന്ന ഭിന്നാഭിപ്രായങ്ങളിലുള്ള യഥാർഥവും സത്യവും വിവരിച്ചു കൊടുക്കുക എന്നുള്ളതാണത്. എന്നാൽ 63-ാം വചനത്തിൽ കണ്ടത് പോലെസത്യ മാർഗത്തിൽ നിന്ന് ഭിന്നിച്ചകന്നുപോയവരെല്ലാം റസൂലുകളുടെ ഉപദേശങ്ങൾ സ്വീക രിച്ചു സത്യത്തിലേക്ക് മടങ്ങുന്നതല്ല. മിക്കവരും പിശാചിന്റെ ദുരുപദേശങ്ങൾക്കടിമ പ്പെടുകയാണുണ്ടാവുക. കഴിഞ്ഞുപോയ എല്ലാ സമുദായങ്ങളുടെയും സ്ഥിതി ഇത് ഈ സമുദായത്തിന്റെയും സ്ഥിതി. അതുകൊണ്ട് അങ്ങിനെയുള്ളവർക്ക് മാർഗദർശനം ഉപകരിക്കുകയില്ലെന്നും, സത്യം മനിലാക്കി സത്യവിശ്വാസം സ്വീകരിക്കുവാൻ തയ്യാറുള്ളവർക്കേ മാർഗദർശനവും അല്ലാഹുവിന്റെ അനുഗ്രഹവും ലഭിക്കുകയുളളൂവെന്നും ചൂണ്ടിക്കാ ട്ടിയിരിക്കുന്നു. ആകാശത്ത് നിന്ന് മഴവെള്ളം ഇറക്കി അതുവഴി ഉൽപാദന യോഗ്യമല്ലാതെ നിർജ്ജീ വമായിക്കിടക്കുന്ന ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നു. അങ്ങിനെ മനുഷ്യന്റെ ശാരീരി കവും ഭൗതികവുമായ നിലനിൽപിനും അഭിവൃദ്ധിക്കും അനിവാര്യമായ അന്നപാനാദി കാര്യങ്ങൾ അവൻ മനുഷ്യന് ഒരുക്കിക്കൊടുക്കുന്നു. അതുപോലെ അവന്റെ ആത്മീ യവും പാരത്രികവുമായ ജീവിതത്തിന്റെ നന്മക്ക് അനിവാര്യമായിരിക്കുന്ന കാര്യങ്ങ ളാണ് വഴി അവതരിപ്പിച്ചിരിക്കുന്നതെന്നും, നിർജ്ജീവമായ ഭൂമിയെ വീണ്ടും ജീവുള്ളതാക്കിത്തീർക്കുന്നത് പോലെ നിർജ്ജീവമായ ശേഷം മനുഷ്യനെയും അവൻ വീണ്ടും ജീവിപ്പിക്കുമെന്നും 65-ാം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കാര്യങ്ങൾ വേണ്ടത് പോലെ കേട്ടു മനിലാക്കുന്നവർക്ക് ഇതിലെല്ലാം അടങ്ങിയ ദൃഷ്ടാന്തങ്ങൾ കണ്ടെത്തുവാൻ കഴിയുമെന്ന് അവസാനം ഉണർത്തുകയും ചെയ്തിരിക്കുന്നു. വിഭാഗം - 9
16:66وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهِۦ مِنۢ بَيۡنِ فَرۡثٖ وَدَمٖ لَّبَنًا خَالِصٗا سَآئِغٗا لِّلشَّـٰرِبِينَ
(66) നിശ്ചയമായും, നിങ്ങൾക്ക് (ആടുമാടൊട്ടകങ്ങളാകുന്ന) കാലിക ളിലുമുണ്ട് ഒരു (വലിയ) ചിന്താവി ഷയം. അതിന്റെ ധ ആ വർഗത്തിന്റെ പ വയ റുകളിലുള്ളതിൽ നിന്ന് - (കുടലുക ളിലെ) ചാണകച്ചണ്ടിയുടെയും, രക്ത ത്തിന്റെയും ഇടയിൽ നിന്ന്നിങ്ങൾക്ക് നാം കുടിക്കുവാൻ നൽകുന്നു, കുടിക്കുന്നവർക്ക് (വേഗം) ഇറങ്ങിപ്പോകുന്ന സ്വച്ഛമായ പാൽ. (66) നിശ്ചയമായും നിങ്ങൾക്കുണ്ട് നൽകിക്കൊണ്ടിരിക്കുന്ന ചില അനുഗ്രഹങ്ങളെയും, അവയി ലടങ്ങിയ ദൃഷ്ടാന്തങ്ങളെയുമാണ് ഈ വചനത്തിലും തുടർന്നുള്ള ചില വചനങ്ങളിലും ഓർമിപ്പിക്കുന്നത്. നിങ്ങൾ സദാ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലിക ളിൽതന്നെ നിങ്ങൾക്ക് വമ്പിച്ച ചിന്താപാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്ന മുഖവുരയോ ടുകൂടി, അവയിൽനിന്ന് ലഭിക്കുന്ന പാലിന്റെ ഉഗ്ഗവത്തെപ്പറ്റിയാണ് ഈ വചനത്തിൽ ഓർമിപ്പിക്കുന്നത്. ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു ആഹാരവുമാണ് പാൽ. എന്നാൽ അതിന്റെ ഉഗ്ഗവസ്ഥാനമോ? കാലികൾ മേഞ്ഞു തിന്നുന്ന സസ്യഭക്ഷണങ്ങൾ അവയുടെ ദഹനേന്ദ്രിയങ്ങളിൽ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേർതിരിയുന്നു. സത്തിൽനിന്ന് രക്തവും പാലും ഉണ്ടാ കുന്നു. ചണ്ടിയിൽനിന്ന് ചാണകവും മൂത്രവും ഉരുത്തിരിയുന്നു. രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലർപ്പൊന്നും കലരാതെ, തനി ശുദ്ധമായ പാൽ അവ ക്കിടയിൽനിന്ന് അവയുടെ അകിടുകളിലൂടെ പുറത്ത് വരുന്നു. അഗ്ഗുതകരമായ ഈ പ്രക്രിയയുടെ പിന്നിൽ അതിവിദഗ്ദ്ധമായ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ടെന്ന് സൽബു ദ്ധിയുള്ള ഏവർക്കും മനിലാക്കാമല്ലോ. അല്ലാഹു തുടരുന്നു:-
16:67وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلۡأَعۡنَٰبِ تَتَّخِذُونَ مِنۡهُ سَكَرٗا وَرِزۡقًا حَسَنًاۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡقِلُونَ
(67) ഈത്തപ്പനയുടെയും, മുന്തി രികളുടെയും ഫലങ്ങളിൽ നിന്നും (നിങ്ങൾക്ക് കുടിക്കുവാൻ നൽകുന്നു.) (അതെ) അതിൽനിന്നും ലഹരിയുള്ളതും (കള്ളും) , നല്ലതായ ആഹാരവും നിങ്ങൾ ഉണ്ടാക്കുന്നു. നിശ്ചയമായും, ബുദ്ധി ഉപയോഗി (ച്ചു ചിന്തി) ക്കുന്ന ജനങ്ങൾക്ക് അതിൽ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. (67) ഫലങ്ങളിൽ നിന്നും ഈത്തപ്പനയുടെ മുന്തിരി കളുടെയും നിങ്ങൾ ഉണ്ടാക്കുന്നു അതിൽനിന്ന് മത്തുള്ള (ലഹരി യുള്ള)ത് ആഹാരവും നല്ലതായ നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ബുദ്ധി കൊടുക്കുന്ന ജനങ്ങൾക്ക് ചാണകപ്പിണ്ടിയുടെയും രക്തത്തിന്റെയും ഇടയിൽനിന്ന് കലർപ്പില്ലാത്ത പാലിന് ജന്മം നൽകിയപോലെ, ഒരേതരം ഫലങ്ങളിൽ നിന്ന്തന്നെ ലഹരിയുള്ള കള്ളും, പല തരം നല്ലതായ ആഹാരപാനീയങ്ങളും അല്ലാഹു നൽകിക്കൊണ്ടിരിക്കുന്നു. ബുദ്ധി കൊടുത്തു ചിന്തിക്കുന്നവർക്ക് ഇതിലും അഗ്ഗുതകരമായ ദൃഷ്ടാന്തം കണ്ടെത്തുവാ നുണ്ടെന്ന് ഉണർത്തുകയാണ്. കള്ളിന്റെ നിരോധം ഇസ്ലാമിൽ നടപ്പാക്കുന്നതിന് മുമ്പ് അവതരിച്ചതാണ് ഈ സൂറത്ത്. ആ നിലക്ക് അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ലഹരി പദാർത്ഥമായ കള്ളിനെയും ഉൾപ്പെടുത്തിയതിൽ അസാംഗത്യമില്ല. അതേസമയം, അതോട് ചേർത്തുകൊണ്ട് "നല്ല തായ ആഹാരവും' ( ) എന്ന് കൂടി പറഞ്ഞിട്ടുള്ളതിൽനിന്ന് കള്ള് "നല്ല ആഹാ ഒരു സൂചനയും കാണാവുന്നതാണ്. നല്ല ആഹാരമല്ലാത്ത ത്കൊണ്ട് തന്നെയാണ് പിന്നീടത് നിരോധിക്കപ്പെട്ടതും. കള്ള് നിരോധിച്ചുകൊണ്ടുള്ള ഒരു വചനത്തിൽ (5:90) അതിനെ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും പ്രസ്താ വ്യമാകുന്നു. കള്ള് നല്ല ആഹാരവസ്തുക്കളിൽപെട്ടതല്ല വസ്തുക്കളിൽ പെട്ട ഒരേതരം ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ രുചിയും വ്യത്യ സ്തമായ ഗുണവുമുള്ള പല വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നത് ഒരു വലിയ ദൃഷ്ടാന്തം തന്നെയാണല്ലോ.
16:68–69وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِي مِنَ ٱلۡجِبَالِ بُيُوتٗا وَمِنَ ٱلشَّجَرِ وَمِمَّا يَعۡرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَٰتِ فَٱسۡلُكِي سُبُلَ رَبِّكِ ذُلُلٗاۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٞ مُّخۡتَلِفٌ أَلۡوَٰنُهُۥ فِيهِ شِفَآءٞ لِّلنَّاسِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ
(68) നിന്റെ റ∫് തേനീച്ചക്ക് "വഹ്യ്' (ബോധനം) നൽകുകയും ചെയ്തിരിക്കുന്നു; "മലകളിൽ നിന്ന് (ചിലേടത്ത്) നീ വീടുകൾ (കൂടുകൾ) ഉണ്ടാക്കിക്കൊള്ളുക; വൃക്ഷങ്ങ ളിൽനിന്നും, അവർ (മനുഷ്യർ) കെട്ടി ഉയർത്തുന്നവയിൽ നിന്നും (ചില തിലും ഉണ്ടാക്കിക്കൊള്ളുക) എന്ന്;- (69) പിന്നെ എല്ലാ (വിധ) ഫല ങ്ങളിൽനിന്നും നീ തിന്നുകൊള്ളുക; എന്നിട്ട് സുഗമമായ നിലയിൽ നിന്റെ റ∫ിന്റെ (വക) മാർഗങ്ങളിൽ നീ പ്രവേശിക്കുക' എന്നും). അവയുടെ വയറുകളിൽ നിന്ന് നിറങ്ങൾ വ്യത്യസ്തമായ ഒരു (തരം) പാനീയും പുറത്തുവരുന്നു; അതിൽ മനുഷ്യർക്ക് (രോഗ) ശമനമുണ്ട്. നിശ്ചയമായും, അതിൽ ചിന്തിച്ചുനോ ക്കുന്ന ജനങ്ങൾക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. (68) വഹ്യ് (ബോധനം) നൽകുകയും ചെയ്തിരിക്കുന്നു നിന്റെ റ∫് തേനീച്ചക്ക് നീ ഉണ്ടാക്കുക എന്ന് മലകളിൽ നിന്ന് വീടുകളെ വൃക്ഷത്തിൽ നിന്നും അവർ ഉയർത്തിയു ണ്ടാക്കുന്ന (കെട്ടി ഉയർത്തുന്ന) തിൽനിന്നും (69) പിന്നെ നീ തിന്നുക എല്ലാറ്റിൽനിന്ന് ഫലങ്ങൾ എന്നിട്ട് നീ പ്രവേശിക്കുക, കടന്നുകൂ ടുക വഴി (മാർഗ) ങ്ങളിൽ നിന്റെ റ∫ിന്റെ പാകപ്പെട്ട (സുഗമമായ) നില യിൽ പുറത്തുവരുന്നു അതിന്റെ (അവയുടെ) വയറുകളിൽനിന്ന്) വ്യത്യസ്തമായ അതിന്റെ നിറങ്ങൾ അതി ലുണ്ട് ശമനം മനുഷ്യർക്ക് നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ചിന്തിക്കുന്ന ജനതക്ക് ആടുമാടൊട്ടകങ്ങളുടെ വയറുകളിൽനിന്ന് ചാണകത്തിന്റെയും രക്തത്തിന്റെയും ഇട യിലൂടെ ശുദ്ധമായ പാൽ ലഭിക്കുന്നതിലും, ഈത്തപ്പഴത്തിൽനിന്നും, മുന്തിരിപ്പഴ ത്തിൽനിന്നും ലഹരി പദാർത്ഥവും, നല്ല ഭക്ഷ്യപദാർത്ഥങ്ങളും ഉണ്ടാകുന്നതിലും അട ങ്ങിയ ദൃഷ്ടാന്തങ്ങളെ ഓർമിപ്പിച്ചശേഷം, തേനീച്ചയിലും തേനിലും അടങ്ങിയ ദൃഷ്ടാ ന്തങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാൻ അല്ലാഹു ഉൽബോധിപ്പിക്കുന്നു. തേനീച്ചയെയും തേനിനെയും കുറിച്ച് പല ശാസ്ത്രജ്ഞന്മാരും പണ്ഡിതന്മാരും പല ഭാഷകളിലും പ്രത്യേകം ഗ്രമ്ലങ്ങളും ലേഖനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. തേനീച്ചയെക്കുറിച്ച് പഠിക്കുവാനും, അതിന്റെ ജീവിതരീതി നിരീക്ഷിച്ചറിയുവാനും നടത്തപ്പെട്ട പല പഠന ശ്രമങ്ങളിൽ നിന്നുമായി തൽക്കർത്താക്കൾക്ക് ലഭിച്ച വിശദമായ അറിവുകൾ പരിശോ ധിക്കുമ്പോൾ, അവയുടെയെല്ലാം രത്നച്ചുരുക്കം ഈ രണ്ട് വചനങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. അത്രയുമല്ല, അവർക്ക് ഇതേവരെയും വേണ്ടത്ര എത്തും പിടിയും കിട്ടാത്ത ചില വശങ്ങളിലേക്കുള്ള ചില സൂചനകൾ കൂടി ഈ വചനങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞേക്കും. ഈ വചനങ്ങളിലെ വാക്യങ്ങളുടെ വ്യക്തമായ അർത്ഥവൃത്തത്തിൽ ഒതുങ്ങിയ സംഗതികൾ മാത്രം നമുക്കിവിടെ ഓർമിക്കാം അസ്ലിക്കഠൃ അല്ലാഹു പറയുന്നു:- (നിന്റെ റ∫് തേനീച്ചക്ക് വഹ്യ് നൽകിയിരിക്കുന്നു.) നബി മാർക്ക് ദിവ്യസന്ദേശങ്ങൾ നൽകുന്നതിനെക്കുറിച്ചാണ് സാധാരണ (വഹ്യ്) എന്ന് പറയപ്പെടാറുള്ളത്. ഭാഷയിൽ അതിന് "സ്വകാര്യമായി അറിയിക്കുക, വേഗം അറിയി ക്കുക, പതുക്കെ സംസാരിക്കുക, സൂചന നൽകുക, ബോധനം നൽകുക' എന്നും മറ്റും സന്ദർഭോചിതം അർഥം വരും. തേനീച്ചക്ക് വഹ്യ് നൽകി എന്ന് പറഞ്ഞതിന്റെ താൽപര്യം അതിന് തോന്നിപ്പിച്ചു-അഥവാ ബോധമുണ്ടാക്കി-എന്നാകുന്നു. തോന്നിപ്പിച്ച കാര്യങ്ങളാണ് തുടർന്നുപറയുന്നത്. അതായത്, (മലകളിൽനിന്ന് കൂടുകൾനിർമിക്കുക എന്ന്.) മലകളിലുള്ള പൊത്തുകൾ, അള കൾ മുതലായ ചില പ്രത്യേക സ്ഥലങ്ങളിലായിരിക്കും തേനീച്ച കൂട് നിർമിക്കുന്നത്. "മലകളിൽ' എന്നോ മറ്റോ പറയാതെ, "മലകളിൽ നിന്ന്' എന്ന പ്രയോഗം മലക ളിൽനിന്നും അതിന് പറ്റിയ പ്രത്യേക സ്ഥലങ്ങളാണ് സൂചിപ്പിക്കുന്നതും. തേൻകൂടു കൾ അധികവും മലമ്പ്രദേശങ്ങളിലായിരിക്കുമെങ്കിലും, മരപ്പൊത്തുകൾ, മരക്കൊമ്പു കൾ, മനുഷ്യനിർമിതങ്ങളായ വീടുകൾ, മതിലുകൾ, പന്തലുകൾ ആദിയായവയിലും സുലഭം തന്നെ. അതാണ് (മരങ്ങളിൽനിന്നും, അവർമനു ഷ്യർകെട്ടി ഉയർത്തുന്നവയിൽ നിന്നും) എന്ന് പറഞ്ഞത്. ഇങ്ങിനെ തക്കതായ സ്ഥല ങ്ങളിൽ കൂട്കെട്ടുവാനുള്ള ബോധോദയം തേനീച്ചക്ക് നൽകിയത് അല്ലാഹുവല്ലാതെ മറ്റാരുമല്ല. അത് അതിന്റെ ജന്മവാസനയാണെന്ന് മാത്രം പറഞ്ഞു തൃപ്തിപ്പെടുന്നവർ ആ വാസന അതിന് എങ്ങിനെ സിദ്ധിച്ചുവെന്ന് ചിന്തിക്കാത്തവരായിരിക്കും. കൂട്കെട്ടിയശേഷം തേൻ ശേഖരിക്കേണ്ടുന്ന വിധവും അല്ലാഹു അതിന് പഠിപ്പിച്ചി രിക്കുന്നു (പിന്നെ, എല്ലാതരം ഫലവർഗങ്ങളിൽനിന്നും നീ തിന്നു എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് കായഫലങ്ങൾ എന്ന ഉദ്ദേശ്യത്തിലല്ല. പഴങ്ങളും പൂക്കളും ഉൾക്കൊള്ളുന്ന ഫലങ്ങൾ എന്ന അർത്ഥ ത്തിലാകുന്നു. സസ്യങ്ങളിൽനിന്നും വൃക്ഷങ്ങളിൽനിന്നും ലഭിക്കുന്ന എല്ലാ ഭോജ്യവ സ്തുക്കൾക്കും പറയപ്പെടാവുന്ന വാക്കാണ് അത്. തേനീച്ചകളുടെ പ്രധാന മേച്ചൽ സ്ഥാനം പൂക്കളാകുന്നു. കായകളും പഴങ്ങളും ഉഗ്ഗവിക്കുന്നതും പൂക്കളിൽ നിന്ന്തന്നെ. തേനീച്ച തിന്നുന്നത് ഏതുതരം ഫലങ്ങളിൽ നിന്നായിരുന്നാലും അത് തേനിന്റെ ഉൽപാ ദനത്തിന് തട മാകുകയില്ല എന്ന ഒരു സൂചന (എല്ലാ ഫലങ്ങ ളിൽനിന്നും) എന്ന പ്രയോഗത്തിൽ കണ്ടെത്താവുന്നതാകുന്നു. (തിന്നുകൊള്ളുക) എന്ന വാക്കിൽ നിന്ന്പലരും ധരിക്കാറുള്ളതുപോലെപൂക്കളിൽനിന്നും, പഴങ്ങളിൽ നിന്നും തേൻ വലിച്ചെടുത്തു കൂട്ടിൽ കൊണ്ടുപോയി ശേഖരിക്കുകയല്ല തേനീച്ച ചെയ്യു ന്നതെന്നും, തേനീച്ച അവയെ സമീപിക്കുന്നത് അതിന്റെ ഭക്ഷണാവശ്യാർഥമാണെന്നും, താഴെ പറയുംപ്രകാരം പിന്നീട് അതിന്റെ ശരീരത്തിൽനിന്ന് തേൻ പുറത്തുവരികയാണ് ചെയ്യുന്നതെന്നും മനിലാക്കാവുന്നതാകുന്നു. എല്ലാതരം ഫലങ്ങളിൽനിന്നും ഇഷ്ടം പോലെ ഭക്ഷിക്കാമെന്ന് നിർദേശിച്ചശേഷം (സുഗമമായ നില യിൽ നിന്റെ റ∫ിന്റെ മാർഗങ്ങളിൽ-അഥവാ റ∫് നിശ്ചയിച്ചു തന്ന മാർഗങ്ങളിലൂടെപ്രവേശിച്ചുകൊള്ളുക.) എന്നും നിർദ്ദേശിക്കുന്നു. ഈ വാക്യത്തിന്റെ അർഥവ്യാപ്തി യിൽ തേനീച്ചയുടെ എല്ലാ ജീവിതക്രമങ്ങളും, പ്രവർത്തന സ്വഭാവങ്ങളും മൊത്തത്തിൽ അടങ്ങിയിട്ടുണ്ട്. കൂട്ടിൽനിന്നും ഭക്ഷണം തേടിപ്പോകേണ്ടുന്ന മാർഗങ്ങൾ, ദൂരസ്ഥല ങ്ങളിൽ പോയി ചുറ്റിത്തിരിഞ്ഞശേഷം ഉന്നം തെറ്റാതെ തിരിച്ചുവരേണ്ടുന്ന വിധങ്ങൾ, കൂട്ടിൽവെച്ച് സ്വീകരിക്കേണ്ടുന്ന കൃത്യങ്ങൾ, ഓരോ കൃത്യവും പാലിക്കേണ്ട മുറകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ആ ചെറുവാക്യത്തിൽ അല്ലാഹു ഉൾപ്പെടുത്തിയിരിക്കുന്നു. അവയൊന്നും തെറ്റാതെ നിർവഹിക്കുവാനുള്ള ബോധവും പ്രചോദനവും അല്ലാഹു ആ ചെറു ജീവിക്ക് നൽകിയിരിക്കുന്നുവെന്നർഥം. തേനീച്ചക്ക് മാത്രമല്ല, എല്ലാ വസ്തു ക്കൾക്കും അതതിന്റെതായ പ്രകൃതരൂപം നൽകുകയും, അനന്തരം ഓരോന്നിനും വേണ്ടുന്ന മാർഗനിർദേശം കൊടുക്കുകയും ചെയ്തവനാണല്ലോ നമ്മുടെ റ∫ായ അല്ലാഹു. ( ) ആയിരക്കണക്കിലും, പതിനായിരക്കണക്കിലുമുള്ള ജോലിക്കാരാൽ നടത്തപ്പെടുന്ന ഒരു തൊഴിൽ ശാലയത്രെ തേൻകൂട്. ആ തൊഴിൽശാലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വിഭവമാണ് തേൻ. അതെ, (അവയുടെ വയറുകളിൽനിന്നും ഒരു പാനീയം പുറത്ത്വരുന്നു.) പാനീയംകൊണ്ട് വിവക്ഷ തേൻ തന്നെ. കുടിക്കുവാൻ പറ്റിയ ദ്രവവസ്തുവാകകൊണ്ട് പാനീയം( ) എന്ന് പറഞ്ഞുവെങ്കിലും അതോടുകൂടി പാല് പോലെ തന്നെ ഉത്തമമായ ഒരു ഭക്ഷ്യപദാർഥം കൂടിയാണ് തേൻ. തേനീച്ചക ളുടെ ജാതിവ്യത്യാസവും, അവയുടെ മേച്ചൽസ്ഥാനങ്ങളുടെയും കാലദേശങ്ങളുടെയും വ്യത്യാസവും അനുസരിച്ച് തേനിന്റെ വർണത്തിലും വ്യത്യാസം ഉണ്ടാകുന്നു. അതാണ് (അതിന്റെ നിറങ്ങൾ വ്യത്യസ്തമായിരിക്കും) എന്ന് പറഞ്ഞത്. ചുവപ്പ്, മഞ്ഞ, കറുപ്പ്, വെള്ള എന്നീ നിറങ്ങൾക്കാണ് അതിൽ മുൻതൂക്കം കാണപ്പെടാറുള്ളത്. ചിലയിനം തേനിന് മറ്റു ചിലതിനെക്കാൾ ഗുണം കൂടുമെങ്കിലും എല്ലാറ്റിന്റെയും ഉപ കാരം മൊത്തത്തിൽ ഒരുപോലെതന്നെ. പാനീയവും ഭക്ഷ്യപദാർഥവുമെന്നപോലെ, തേൻ ഒരു വലിയ ഔഷധവീര്യമുള്ള വസ്തു കൂടിയാണല്ലോ. ഒരുപക്ഷേ, ഔഷധവ ള്ളമ സ്ലഞ്ഞര ള്ളമ സ്ലഞ്ഞര ള്ളമ സ്ലഞ്ഞര ള്ളമ സ്ലഞ്ഞര ള്ളമ സ്ലഞ്ഞര സാധാരണക്കാർക്കിടയിൽ അതിന് കൂടുതൽ പ്രാധാന്യമു ള്ളതും. എത്രയോ രോഗങ്ങൾക്ക് തനിച്ചായും, മിശ്രമായും തേൻ കൈകണ്ട ഔഷധ മാണെന്ന് പറയേണ്ടതില്ല. (അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്) എന്ന വാക്യം അതാണ് ചൂണ്ടിക്കാട്ടു ന്നത്. ഖുദ്രി (റ) ഇങ്ങിനെ പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരി ക്കുന്നു: ഒരു പുരുഷൻ റസൂൽ തിരുമേനി ˜ യുടെ അടുക്കൽ ചെന്നു എന്റെ സഹോദ രന് വയറിളക്കം (അതിസാരം) ബാധിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. നബി ˜ പറഞ്ഞു: "നീ പോയി അവന് തേൻ കുടിക്കുവാൻ കൊടുക്കുക'. അയാൾപോയി തേൻ കൊടു ത്തു. പിന്നീട് വന്നു ഇങ്ങനെ പറഞ്ഞു: റസൂലേ, ഞാൻ അവനെ തേൻ കുടിപ്പിച്ചു. എന്നിട്ട് വയറിളക്കം അധികമാവുകയല്ലാതെ ഉണ്ടായില്ല. തിരുമേനി പറഞ്ഞു: നീ പോയി അവന്ന് തേൻ കുടിക്കാൻ കൊടുക്കുക: അയാൾ പിന്നെയും തേൻ കുടിപ്പിച്ചു. പിന്നീടും അയാൾ വന്നു, "അതവന്ന് വയറിളക്കം അധികരിപ്പിക്കുകയല്ലാതെ ചെയ്തില്ല' എന്ന് പറഞ്ഞു. അപ്പോൾ റസൂൽ ˜ പറഞ്ഞു: അല്ലാഹു സത്യം പറഞ്ഞു. നിന്റെ സഹോദ രന്റെ വയർ കളവും പറഞ്ഞു. നീ പോയി അവന് തേൻ കുടിപ്പിക്കുക.' അങ്ങനെ, അദ്ദേഹം (വീണ്ടും) പോയി അവന് തേൻ കൊടുത്തു. അപ്പോൾ അയാൾക്ക് സുഖപ്പെ ടുകയും ചെയ്തു. (ബു;മു) ആദ്യത്തെ പ്രാവശ്യങ്ങളിൽ അയാളുടെ വയറ്റിലെ ദുഷ്ട തകൾ നീങ്ങിക്കഴിഞ്ഞിരുന്നില്ലെന്നും, തേൻ ഉഷ്ണവീര്യമുള്ളതാകകൊണ്ട് ആ ദുഷ്ട തകൾ അത് ഇളക്കിപ്പുറത്താക്കുകയാണ് ആദ്യം ഉണ്ടായതെന്നും, അവ നീങ്ങിക്കഴി ഞ്ഞതോടെ അവസാനം വയറിന് പൂർണസുഖം കിട്ടിയെന്നുമാണ് ഈ ഹദീഥിന് ഭിഷ ഗ്വരന്മാരായ ചില പണ്ഡിതന്മാരുടെ വ്യാഖ്യാനമെന്ന് ഇബ്നു കഥീർ (റ) മുതലായ വർ ചൂണ്ടിക്കാട്ടുന്നു. തേനിന്റെ ഗുണത്തെപ്പറ്റി വേറെയും ഹദീഥുകൾ കാണാവുന്ന താണ്. തേനീച്ചകളെക്കുറിച്ച് ഗവേഷണ പരീക്ഷണങ്ങൾ നടത്തിയ പല ശാസ്ത്രജ്ഞന്മാ രുടെയും പ്രസ്താവനകളെ അടിസ്ഥാനമാക്കി അൽപം ചില സംഗതികൾ കൂടി ഇവിടെ ഓർമിക്കുന്നത് സന്ദർഭോചിതമായിരിക്കും. മേൽ വിവരിച്ച ചില വശങ്ങളിലേക്ക് അതിൽനിന്ന് അൽപംകൂടി വെളിച്ചം ലഭിക്കുകയും ചെയ്തേക്കും. അവർ പറയുന്നു: ഒരു തേനീച്ചക്കൂട്ടിൽ ആയിരക്കണക്കിന് ഈച്ചകൾ ഉണ്ടായിരിക്കും. ചിലപ്പോൾ, പതി നായിരം വരെയും ഉണ്ടാവാം. ഓരോ കൂട്ടിലും അതിലെ മുഴുവൻ മേൽനോട്ടം വഹി ക്കുന്ന ഒരു വലിയ ഈച്ചയുണ്ടായിരിക്കും. ഇത് "റാണി' എന്ന പേരിൽ അറിയപ്പെ ടുന്നു. ഇതിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും മറ്റുള്ളവയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂട്ടത്തിൽ ഏതാണ്ട് നൂറോ അഞ്ഞൂറോ എണ്ണം ആണീച്ചകളായിരിക്കും. ഇവക്ക് റാണിയുമായി ഇണചേരുകയല്ലാതെ വേറെ പ്രത്യേകം ജോലിയൊന്നുമില്ല. അതുകൊണ്ട് അവർക്ക് "മടിയൻമാർ' എന്ന് പറയപ്പെടുന്നു. ബാക്കിയെല്ലാം "അധ്വാനി ക്കുന്നവരാ"യിരിക്കും. റാണി ഈച്ച ദിവസേന ധാരാളക്കണക്കിൽ മുട്ടയിടും. റാണി യെയും, ആണീച്ചകളെയും ശുശ്രൂഷിക്കുക, പുറത്തുപോയി പൂമ്പൊടി തുടങ്ങിയ ആഹാ രങ്ങൾ തേടിപ്പിടിച്ചു കൊണ്ടുവരുക, തേൻ സൂക്ഷിക്കുവാനുള്ള അറകൾ നിർമിക്കുക, അതിൽ തേൻ സൂക്ഷിച്ചുവെക്കുക, പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വളർത്തുക, ഉറുമ്പ് മുതലായ ശത്രുക്കളെ ചെറുക്കുക, കൂടും പരിസരവും വൃത്തിയാക്കുക തുട ങ്ങിയ എല്ലാ ജോലികളും ഈ മൂന്നാം വിഭാഗത്തിന്റെ ജോലിയാകുന്നു. പൂക്കളിൽനിന്നും മറ്റും ഈമ്പിയെടുത്തു ഭക്ഷിച്ച തേൻ, പിന്നീട് ഈച്ചയുടെ ശരീരത്തിൽനിന്ന് ഊറിവ ഉമിനീരും കലർന്നുകൊണ്ട് വായിലൂടെ പുറത്തേക്ക് വരുന്നു. ഇത് അറകളിൽ നിക്ഷേപിച്ചു കലർപ്പുകളിൽനിന്ന് ശുദ്ധിയാക്കപ്പെടുന്നു. കൂടിന്റെ ഓരോ അറയും പ്രഗൽഭരായ എഞ്ചിനീയർമാർക്ക് പോലും സാധ്യമല്ലാ ത്തവിധം സമകൃ ത്യത്തിലുള്ള ആറ് കോണാകൃതിയിൽ തൊട്ടു തൊട്ടും, കലാപരമായും, ഭംഗിയായും നിർമിക്കപ്പെട്ടിരിക്കും. വേറെ ആകൃതികളിൽ നിർമിക്കപ്പെടുന്നപക്ഷം അറകൾക്കിട യിൽ മിക്കവാറും അൽപാൽപം വിടവുകൾ ഉണ്ടായേക്കുമെന്ന് കരുതിയായിരിക്കാം ഈ ആകൃതി സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇങ്ങനെയുള്ള വസ്തുതകൾ ഓർമിച്ചുകൊണ്ട് തേനീച്ചയെയും തേനിനെയും കുറിച്ചു ചിന്തിക്കുമ്പോൾ, അല്ലാഹുവിന്റെ സൃഷ്ടിവൈഭവം, പരിപാലനമുറകൾ, മനു ഷ്യന്റെ ഗുണത്തിനുവേണ്ടി അവൻ ഭൂമിയിൽ സജ്ജമാക്കിവെച്ചിട്ടുള്ള സംവിധാന ങ്ങൾ ആദിയായവക്ക് അതിൽനിന്ന് ധാരാളം ദൃഷ്ടാന്തങ്ങൾ കണ്ടെത്താവുന്നതാണ്. അതെ, (നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്.)
16:70وَٱللَّهُ خَلَقَكُمۡ ثُمَّ يَتَوَفَّىٰكُمۡۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡ لَا يَعۡلَمَ بَعۡدَ عِلۡمٖ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمٞ قَدِيرٞ
(70) അല്ലാഹുവത്രെ നിങ്ങളെ സൃഷ്ടിച്ചത്; പിന്നീട് നിങ്ങളെ അവൻ മരണപ്പെടുത്തുന്നു. ഏറ്റം താഴേകിട ധ ദുർ∫ലാ വസ്ഥ പ യിലേക്ക് ഒഴിവാക്കി വിടപ്പെടു ന്നവരും നിങ്ങളിലുണ്ടായിരിക്കും; അറിവിന്ന് ശേഷം (പിന്നെയും) യാതൊന്നും അറിയാതിരിക്കുവാൻ വേണ്ടി. നിശ്ചയമായും അല്ലാഹു (എല്ലാം) അറിയുന്നവനും, കഴിവുള്ള വനുമാകുന്നു. (70) അല്ലാഹു, അല്ലാഹുവത്രെ നിങ്ങളെ സൃഷ്ടിച്ചു, സൃഷ്ടി ച്ചത് പിന്നീട് നിങ്ങളെ അവൻ പൂർണമായി പിടിച്ചെടുക്കുന്നു(മരിപ്പിക്കുന്നു) നിങ്ങളിലുണ്ടായിരിക്കും, നിങ്ങളിൽനിന്ന് (ചിലർ) മടക്ക (ആക്ക-ഒഴി വാക്കി വിട) പ്പെടുന്നവർ ഏറ്റം താണപടി (ദുർ∫ലസ്ഥിതി) യിലേക്ക് ആയുഷ്ക്കാലത്തിന്റെ, അവർ അറിയാതിരിക്കുവാൻ വേണ്ടി അറിവിനുശേഷം യാതൊന്നും നിശ്ചയമായും അല്ലാഹു അറി യുന്നവനാണ് കഴിവുള്ളവനാണ്. ചില ജീവികളിലും, പദാർത്ഥങ്ങളിലും അടങ്ങിയ ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിയ ശേഷം, മനുഷ്യരിൽ തന്നെയും സ്ഥിതി ചെയ്യുന്ന ചില ദൃഷ്ടാന്തങ്ങളെ ഓർമിപ്പിക്കു കയാണ്. മനുഷ്യരെ സൃഷ്ടിച്ചു ഈ നിലക്കെത്തിച്ച അല്ലാഹുതന്നെ അവന്റെ ആയു ഷ്ക്കാലവും നിയന്ത്രിക്കുന്നു. ചിലർ ചെറുപ്പത്തിലേ മരണമടയുന്നു. ചിലർ ഏതാനും വയുവരെ ജീവിക്കുന്നു. ചിലരാകട്ടെ, സാധാരണയിൽ കവിഞ്ഞ ദീർഘായു് നൽക പ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവർക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ട ക്ഷയിച്ചു ശിശുക്കൾ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാൾ, ദൃഢഗാത്രനും ആരോഗ്യവാനുമായത് കൊണ്ടോ മറ്റോ ദീർഘകാലം ജീവിക്കുമെന്നോ, വേറൊരാൾ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമാ കകൊണ്ട് നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ച് നടക്കുന്നുവെന്ന് മാത്രം. സൂഃ റൂം 54 ൽ അല്ലാഹു പറയുന്നു: ന്ധ നിങ്ങളെ ബലഹീനതയിൽനിന്ന് സൃഷ്ടിച്ച വൻ അല്ലാഹുവത്രെ. പിന്നീട്, ബലഹീനതക്ക് ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ, ശക്തിക്ക് ശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു.' യാസീൻ: 68 ൽ പറയുന്നു: "ആർക്ക് നാം ദീർഘായു് നൽകുന്നുവോ അവർക്ക് സൃഷ്ടിയിൽ (പ്രകൃതിയിൽ) നാം വിപരീതാവസ്ഥ നൽകുന്നു: "നബി ˜ ഇങ്ങനെ പ്രാർഥിച്ചിരുന്നതായി അനസ് (റ) പ്രസ്താവിച്ചിരിക്കുന്നു: "പിശുക്ക്, ഉദാ സീനത, വാർധക്യക്ഷീണം, അവശപ്രായം, ക്വബ്റിലെ ശിക്ഷ, ദജ്ജാലിന്റെ കുഴപ്പം, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പം എന്നിവയിൽ നിന്ന് (അല്ലാഹുവേ), ഞാൻ നിന്നോട് രക്ഷ തേടുന്നു.' (ബു) വിഭാഗം - 10
16:71وَٱللَّهُ فَضَّلَ بَعۡضَكُمۡ عَلَىٰ بَعۡضٖ فِي ٱلرِّزۡقِۚ فَمَا ٱلَّذِينَ فُضِّلُواْ بِرَآدِّي رِزۡقِهِمۡ عَلَىٰ مَا مَلَكَتۡ أَيۡمَٰنُهُمۡ فَهُمۡ فِيهِ سَوَآءٌۚ أَفَبِنِعۡمَةِ ٱللَّهِ يَجۡحَدُونَ
(71) അല്ലാഹു (തന്നെ), നിങ്ങ ളിൽ ചിലരെ ചിലരെക്കാൾ ആഹാര (വിഷയ) ത്തിൽ ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ശ്രേഷ്ഠ മാക്കപ്പെട്ടവർ തങ്ങളുടെ ആഹാ രത്തെ തങ്ങളുടെ വലംകൈ ഉടമയാ ക്കിയവർക്ക് (അടിമകൾക്ക്) വിട്ടു കൊടുക്കുന്നവരല്ല; എന്നിട്ട് അവർ (രണ്ടുകൂട്ടരും) അതിൽ സമമായിരി ക്കുക (-അതുണ്ടാകുകയില്ല.) അപ്പോൾ, അല്ലാഹുവിന്റെ അനുഗ്രഹ ത്തെയോ അവർ നിഷേധിക്കുന്നത്?! (71) അല്ലാഹു (തന്നെ) ശ്രേഷ്ഠമാക്കി, മെച്ചമാക്കി നിങ്ങ ളിൽ ചിലരെ ചിലരെക്കാൾ ആഹാരത്തിൽ, ഉപജീവനത്തിൽ. എന്നാൽ ശ്രേഷ്ഠ (മെച്ച) മാക്കപ്പെട്ടവർ അല്ല മടക്കു (വിട്ടുകൊ ടുക്കു) ന്നവർ അവരുടെ ആഹാരത്തെ ഉടമപ്പെടുത്തിയവർക്ക് അവരുടെ വലംകൈകൾ എന്നിട്ട് (അങ്ങനെ) അവർ അതിൽ സമു യ്യുലി അപ്പോൾ അനുഗ്രഹത്തെയാണോ അല്ലാഹുവിന്റെ അവർ നിഷേധിക്കുന്നു, നിരാകരിക്കുന്നു. ആഹാരവിഷയത്തിൽ-അഥവാ ഒരേ നിലക്കാ യിരായിട്ടല്ല ഉള്ളത്. ചിലർക്ക് കൂടുതലും , ചിലർക്ക് കഷ്ടിച്ചുമായിക്കൊണ്ടാണ് അല്ലാഹു അത് നൽകിയിരിക്കുന്നത്. മനുഷ്യന്റെ സാമർഥ്യമോ, ബുദ്ധിയോ, പ്രാപ്തിയോ അല്ല അതിന്റെ മാനദണ്ഡം. ബാഹ്യമായി നോക്കുമ്പോൾ അവർക്കും അതിൽ സ്ഥാനങ്ങളു ണ്ടെന്നത് ശരിതന്നെ. പക്ഷേ, യഥാർഥത്തിലുള്ള മാനദണ്ഡം അല്ലാഹുവിന്റെ നിശ്ചയ മാകുന്നു. അല്ലായിരുന്നുവെങ്കിൽ, പ്രാപ്തരും ബുദ്ധിമാൻമാരുമായ എല്ലാ വ്യക്തികളും ധനാഢ്യന്മാരാകേണ്ടതും, അല്ലാത്തവരെല്ലാം ദരിദ്രൻമാരാകേണ്ടതുമായിരുന്നു. ബുദ്ധി മതികളും അതിസമർഥരുമായ എത്രയോ ആളുകൾ ജീവിതക്ലേശം അനുഭവിച്ചുവരു ന്നതും, വിവേകമോ പ്രാപ്തിയോ ഇല്ലാത്ത എത്രയോ ആളുകൾ ധനസമൃദ്ധിയും സുഖ സൗകര്യങ്ങളുമുള്ളവരായി കഴിയുന്നതും നാം കണ്ടുവരുന്നതാണല്ലോ. ഈ യാഥാർഥ്യം മറ്റൊരു സ്ഥലത്ത് അല്ലാഹു ഇങ്ങിനെ വ്യക്തമാക്കിയിരിക്കുന്നു: സ്ല. ""അവരാണോ നിന്റെ റ∫ിന്റെ കാരുണ്യം ഭാഗിച്ചുകൊടുക്കുന്നത്?! ഐഹിക ജീവിതത്തിൽ അവരുടെ ജീവിതമാർഗം നാമത്രെ അവർക്കിടയിൽ ഭാഗിച്ചിരിക്കുന്നത്. അവരിൽ ചിലരെ ചിലർക്കുമീതെ പല പടികൾ നാം ഉയർത്തുകയും ചെയ്തിരിക്കുന്നുസ്ല'' (സുഖ്റുഫ്: 32) ഇങ്ങനെ ജീവിത മാർഗം വ്യത്യസ്ത രീതിയിലാക്കി നിശ്ചയിക്കുവാനുള്ള ചില കാരണങ്ങളും അവിടെ അല്ലാഹു എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതൽ വിവരത്തിന് അവിടെ നോക്കുക. പ്രസ്തുത തത്വം വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യം. അല്ലാഹുവിന്റെ അടിമയായ മനു ഷ്യൻ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും, അല്ലാഹുവിന്റെ അധികാരാവകാശ ങ്ങളെ അവർക്ക് വകവെച്ചുകൊടുക്കുകയും ചെയ്യുകയെന്ന ശിർക്കിന്റെ അർഥശൂന്യത ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടുകയാണ് ഈ വചനത്തിന്റെ താൽപര്യം. എല്ലാ വർക്കും ഒരേ തോതിലല്ല അല്ലാഹു ഉപജീവനമാർഗം നൽകിയിരിക്കുന്നത്. യജമാ നൻമാരെ ആശ്രയിച്ചുകഴിയുന്ന അടിമകൾ നിർധനരായിരിക്കും. എന്നാൽ യജമാനവർഗം തങ്ങളുടെ പക്കലുള്ള തങ്ങളുടെ അടിമകൾക്ക് വിട്ടുകൊടുത്തുകൊണ്ട് അവരെയും പങ്കുകാരാക്കി ഇരുകൂട്ടരും അതിൽ സമാവകാശികളാകാറില്ല. അഥവാ അതിന്നവർ കൂട്ടാ ക്കുകയില്ല. അതേ സമയത്ത്, അല്ലാഹുവിന്റെ അടിമയും ഉടമയിലുമായ ചില സൃഷ്ടി കൾക്ക് അവർ അല്ലാഹുവിന്റെ അധികാരാവകാശങ്ങൾ വകവെച്ചു കൊടുക്കുകയും ചെയ്യുന്നു. അഥവാ അവരെ ആരാധിക്കുകയും, അല്ലാഹു നൽകിയ സ്വത്തിൽ ഒരു പങ്ക് നേർച്ച വഴിപാടുകളും മറ്റും വഴി അവർക്ക് നീക്കിവെക്കുകയും ചെയ്യുന്നു. അങ്ങനെ, തങ്ങൾക്കവകാശപ്പെട്ടത് തങ്ങളുടെ അടിമകൾക്ക് വിട്ടുകൊടുക്കുവാൻ തയ്യാറില്ലാത്ത അവർ അല്ലാഹുവിന്റെ അവകാശങ്ങൾ അവന്റെ അടിമകൾക്ക് വിട്ടുകൊടുത്തു അവരെ അവനോട് സമമാക്കുന്നു. അല്ലാഹു അവർക്ക് നൽകിയിട്ടുള്ള അനുഗ്രഹത്തെ നിഷേ ധിക്കലും അവനോട് കാണിക്കുന്ന ഒരു ധിക്കാരവുമാണിത്. ഇതത്രെ ഈ വചനത്തില ടങ്ങിയ ആശയത്തിന്റെ ചുരുക്കം. വഴിയെ ഉദ്ധരിക്കുന്ന സൂ: റൂമിലെ 28-ാം വചനത്തിൽ നിന്ന് ഈ ആശയം കുറേക്കൂടി വ്യക്തമായി മനിലാക്കാം. (അവരുടെ വലങ്കൈകൾ ഉടമയാക്കിയവർ) എന്ന് പറഞ്ഞത് അടി മകളെ ഉദ്ദേശിച്ചാകുന്നു. ഈ വാക്കിന്റെ അർഥത്തെയും പ്രയോഗത്തെയും സംബ വികൃതമായ ചില അർഥങ്ങൾ നൽകിക്കൊണ്ട് ഇസ്ലാമിൽ അടി മത്തം എന്നൊന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചും സൂ: ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പിലും, ഇസ്ലാമിൽ അംഗീകരി ക്കപ്പെട്ടിട്ടുള്ള അടിമത്തത്തെപ്പറ്റി സൂ: അഹ്സാബിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചിട്ടുണ്ട്. പ്രസ്തുത വാദക്കാരായ ചിലർ മറ്റൊരു പുത്തൻ ചിന്താഗതിക്ക് ക്വുർ ആന്റെ സാധൂകരണമുണ്ടെന്ന് വരുത്തുവാൻ വേണ്ടി ഇൗ വചനത്തിന് ഒരു പുതിയ അർഥവ്യാഖ്യാനം നൽകിക്കാണുന്നു. കാലത്തിന്റെ ഒഴുക്കിനൊത്ത് വ്യാഖ്യാ നിക്കുന്നതിലുള്ള താൽപര്യവും അത്തരം വ്യാഖ്യാനങ്ങൾ പുറപ്പെടുവിക്കുന്നതിലുള്ള അഭിമാനവുമാണ് അതിന്റെ പിന്നിലുള്ളതെന്ന് അൽപം ചിന്തിക്കുന്നവർക്ക് മനിലാ കുന്നതാണ്. ആഹാരവിഷയത്തിൽ മെച്ചം ലഭിച്ചവർ തങ്ങളുടെ ആവശ്യം കഴിച്ചു ബാക്കിയുള്ളത് തങ്ങളുടെ വേലക്കാർ, ജോലിക്കാർ മുതലായ സാധുക്കൾക്ക് നൽകേണ്ടതാണെന്നുള്ള തത്വത്തിൽ ആർക്കും തർക്കമില്ല. ചിലപ്പോഴൊക്കെ നിയമദൃഷ്ട്യാ തന്നെ അത് വളരെ കർശനമായ ഒരു നിർബന്ധം കൂടിയായിരിക്കുകയും ചെയ്യും. എന്നാൽ, ആവശ്യം കഴിച്ചു മിച്ചമുള്ളതിലെല്ലാം അവർ സമാവകാശികളാണെന്നും, അത് നിർബന്ധമാണെന്നുമുള്ള സിദ്ധാന്തം ഇസ്ലാമികമോ അല്ല. ഒരു പഴഞ്ചനല്ലെന്നുള്ള തിനോട് നാം തികച്ചും യോജിക്കുന്നു. എന്നാലത് ഒരു നവീന ഗ്രമ്ലമാണോ? അതു മല്ല, പഴഞ്ചനും നവീനവുമല്ലാത്ത-അഥവാ പഴയകാലത്തേക്കും നവീന കാലത്തേക്കും ഒരുപോലെ യുക്തവും പ്രായോഗികവുമായ ഒരു ഗ്രമ്ലമാണത് എന്നുള്ളതാണ് വാസ്തവം. സന്ദർഭം മറ്റൊന്നായത് കൊണ്ട് ഇൗ വിഷയകമായി ഇവിടെ കൂടുതലൊന്നും വിവരിക്കുന്നില്ല. എന്നാലും ചില സംഗതികൾ ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു:- (1) എന്ന വാക്കിന് "അവരുടെ നിയന്ത്രണത്തിൻ കീഴിലുള്ളവർ' എന്ന് അർഥം കൽപിക്കുകയും, തങ്ങളുടെ കീഴിലുള്ള ജോലിക്കാരും വേലക്കാരുമൊ ക്കെയാണ് അത് കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യാഖ്യാനിക്കുകയും ചെയ്തത് ശരിയല്ല. ഭാഷാ സാഹിത്യത്തിലോ അതിന് തെളിവുമില്ല. (2) എന്ന വാക്കിന് "വാസ്തവത്തിൽ അവർ അതിൽ സമാവകാശികളാ കുന്നു' വെന്ന് അർഥം കൽപിച്ചതും ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം അത്തര ക്കാർക്ക് നൽകണമെന്നാണ് ഇത് മൂലം ഉൽബോധിപ്പിക്കുന്നതെന്ന് വ്യാഖ്യാ നിച്ചതും ഇവർ കരുതിക്കൂട്ടി നടത്തിയ ഒരു കയ്യേറ്റമായേ മനിലാക്കുവാൻ കഴിയു ന്നുള്ളൂ. (ഫഹും) എന്നതിന്റെ സ്ഥാനത്ത്ൃമ്പീഴിവ (വഹും) എന്നായിരുന്നു ഉള്ളതെ ങ്കിൽ ഇൗ അർഥവ്യാഖ്യാനം ഒരു വിധത്തിലെങ്കിലും വകവെച്ചുകൊടുക്കാമായിരുന്നു. അറബി ഭാഷയെയും, അറബി സാഹിത്യശാസ്ത്രങ്ങളെയും കുറിച്ച് സ്വൽപം പരിചയ മുള്ളവർക്ക് ഇൗ സംഗതി വേഗത്തിൽ മനിലാകും. അല്ലാത്തവരെ സംബന്ധിച്ചിട ത്തോളം കുറച്ചൊരു വിശദീകരണം ആവശ്യമായി വന്നേക്കും. അതിനിവിടെ സൗകര്യം പോരതാനും. അവതരിച്ചു പതിനാല് നൂറ്റാണ്ടുകൾ പിന്നിടുന്നതുവരെ ഒരു പണ്ഡിതന്നും ഒരു വ്യാഖ്യാതാവിന്നും കണ്ടുപിടിക്കുവാൻ കഴിയാത്ത ഒരു പുതിയ അർഥകൽപനയാണ് ഇവർ സമർപ്പിച്ചിരിക്കുന്നത് എന്നുള്ളത് തന്നെ നിഷ്പക്ഷ ബുദ്ധി യുള്ളവർക്ക് വാസ്തവം ഗ്രഹിക്കുവാൻ മതിയായ ഒരു തെളിവാണല്ലോ. (3) പുതുതായി രംഗപ്രവേശം ചെയ്യുന്നതും ജനമദ്ധ്യെ പ്രചാരമുള്ളതുമായ നവീ മുമ്പ്തന്നെ അത് പ്രഖ്യാ പിച്ചിട്ടുണ്ടെന്നും വരുത്തുന്നതിൽ ചില ആധുനിക പണ്ഡിതന്മാർ സത്യദീക്ഷയില്ലാ ത്തവിധം അമിതമായ താൽപര്യം കാണിക്കാറുണ്ട്. അക് കൂട്ടത്തിൽ ഒന്നാണ് കാറൽ മാർക്സിന്റെ സ്ഥിതിസമത്വവാദ (സോഷ്യലിസ) ത്തിന് ഒപ്പിക്കുവാൻ വേണ്ടിയുള്ള ഈ ശ്രമവും. പ്രത്യക്ഷത്തിൽ ഇത് ഒരു മഹത്വമാണെന്ന് വരുത്താനുള്ള ശ്രമ മാണെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ ദുർവ്യാഖ്യാനം ചെയ്തു തരം താഴ്ത്തലും, അതിന്റെ യഥാർഥ അധ്യാപനത്തെ വികൃതമാക്കലുമാകുന്നു. കാറൽ മാർക്സിന്റെ സാമ്പത്തിക സിദ്ധാന്തവും, സാമ്പത്തിക സിദ്ധാന്തവും തമ്മിൽ ഏതെങ്കിലും ചില വിശദാംശങ്ങളിൽ യോജിപ്പുണ്ടായേക്കുമെന്നതൊഴിച്ചാൽ, അടി സ്ഥാനപരമായി രണ്ടും പരസ്പരം യോജിക്കുകയില്ലെന്നുള്ളതാണ് യഥാർഥം. (4) ഇവരുടെ വ്യാഖ്യാനപ്രകാരം, ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം വേലക്കാർ, ജോലിക്കാർ മുതലായവർക്ക് അവകാശപ്പെട്ടതാണെന്നാണല്ലോ ഉദ്ബോധി പ്പിക്കുന്നത്. "അവരുടെ ആഹാരം' എന്നർഥമായ എന്ന വാക്കിന് "അവരുടെ കയ്യി ലുള്ള ആഹാരം' എന്നാണ് ഇവർ അർഥം കൽപിച്ചിരിക്കുന്നത്. വ്യാഖ്യാനവേളയിലാ കട്ടെ, "അവരുടെ ആവശ്യം കഴിച്ചു മിച്ചമുള്ള ആഹാരം' എന്നാക്കി മാറ്റുകയും ചെയ്തി രിക്കുന്നു. ഇത് മാർക്സിസത്തോട് യോജിപ്പിക്കുവാനുള്ള സൗകര്യാർഥ മായിരിക്കാം. അല്ലെങ്കിൽ "അവരുടെ ആഹാരം' എന്ന് അല്ലാഹു പറഞ്ഞതിനെ "ആവശ്യം കഴിച്ചു മിച്ചമുള്ളതാ"ക്കുവാൻ എന്താണ് ന്യായം? (5) ഈ വചനത്തിന്റെ ആശയം നാം മുകളിൽ വിവരിച്ചപോലെയാണെന്നും, ഇവ രുടെ ഈ അർഥവ്യാഖ്യാനം ശരിയല്ലെന്നും കുറേക്കൂടി വ്യക്തമായി മനിലാക്കുവാൻ ഉതകുന്ന മറ്റൊരു വചനം നോക്കുക: ഈ വചനത്തിന് അതേ ആളുകൾ തന്നെ കൽപിച്ച അർഥം ഇപ്രകാരമാണ്. "നിങ്ങ ളിൽ നിന്ന് തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ എടുത്തുകാണിക്കുന്നു. നിങ്ങ ളുടെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നവരിൽ നിന്നും നിങ്ങൾക്ക് നാം നൽകിയ ധനത്തിൽ വല്ല പങ്കാളികളും ഉണ്ടോ? എന്നിട്ട് നിങ്ങൾ അതിൽ സമാവകാശികളായിരി ക്കുകയും, നിങ്ങളുടെ സ്വന്തം ആളുകളെ ഭയപ്പെടുംപോലെ അവരെ നിങ്ങൾ ഭയപ്പെടു കയും ചെയ്യുന്നുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനതക്കുവേണ്ടി ഇങ്ങനെയാണ് നാം ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നത്.' (റൂം: 28) ഇതിൽ എന്ന വാക്കിന് "നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നവർ' എന്ന് അർഥം കൽപിച്ചത് ഒഴിവാക്കിയാൽ, ഈ വചനത്തിന്റെ ആശയം ശരിയായ രൂപത്തിൽ തന്നെ ഇവരും സ്വീകരിച്ചിരിക്കുക യാണ്. എന്ന വാക്കിന് "വാസ്തവത്തിൽ അവരതിൽ സമാവകാശികളാണ്' എന്ന് ഇവരും ഇവിടെ അർത്ഥമാക്കുന്നില്ലതാനും. അപ്പോൾ, സൂ: റൂമിൽ അതിന് ശരിക്ക് അർഥം കൽപിക്കുന്ന ഇവർ ഈ വചനത്തിൽ ആ വാക്കിന് ഇങ്ങനെ ഒരു പുതിയ അർഥം കൽപിച്ചുണ്ടാക്കിയതിന്റെ പിന്നിലുള്ള മനിലിരിപ്പ് എന്തായിരിക്കുമെന്ന്
16:72–74وَٱللَّهُ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَجَعَلَ لَكُم مِّنۡ أَزۡوَٰجِكُم بَنِينَ وَحَفَدَةٗ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَتِ ٱللَّهِ هُمۡ يَكۡفُرُونَ
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَمۡلِكُ لَهُمۡ رِزۡقٗا مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ شَيۡـٔٗا وَلَا يَسۡتَطِيعُونَ
فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ
(72) അല്ലാഹു നിങ്ങൾക്ക് നിങ്ങ ളിൽ നിന്ന് തന്നെ ഇണകളെ ഏർപ്പെ ടുത്തുകയും ചെയ്തിരിക്കുന്നു; നിങ്ങ ളുടെ ഇണകളിൽനിന്ന് നിങ്ങൾക്ക് മക്കളെയും, പേരമക്കളെയും അവൻ ഉണ്ടാക്കിത്തരികയും ചെയ്തിരി ക്കുന്നു; നല്ല (വിശിഷ്ട) വസ്തുക്ക ളിൽ നിന്ന് നിങ്ങൾക്ക് അവൻ ഉപ ജീവനം നൽകുകയും ചെയ്തിരി ക്കുന്നു. എന്നിരിക്കെ, അയഥാർഥമായതി ലാണോ അവർ വിശ്വസിക്കുന്നത്?! അല്ലാഹുവിന്റെ അനുഗ്രഹത്തിലാ കട്ടെ, അവർ അവിശ്വസി (ച്ചു നിഷേധി) ക്കുകയും ചെയ്യുന്നു (വോ)? (73) അല്ലാഹുവിന് പുറമെ അവർ ആരാധിക്കുകയും ചെയ്യുന്നു, ആകാശങ്ങളിൽനിന്നും, ഭൂമി യിൽനിന്നും അവർക്ക് വല്ലതും ആഹാരം നൽകുവാൻ പ്രാപ്തമാവു കയാകട്ടെ, (വല്ല കാര്യത്തിന്നും) സാധ്യമാകുകയാകട്ടെ ചെയ്യാത്ത വയെ. (74) അപ്പോൾ, നിങ്ങൾ അല്ലാ ഹുവിന്ന് ഉപമകൾ ഉണ്ടാക്കരുത്. നിശ്ചയമായും അല്ലാഹു, (യഥാർഥം) അറിയുന്നു; നിങ്ങളാകട്ടെ, അറിയു ന്നില്ലതാനും. (72) അല്ലാഹു, അല്ലാഹുവത്രെ ആക്കിയിരിക്കുന്നു, ഏർപ്പെടുത്തിയതും നിങ്ങൾക്ക് നിങ്ങളുടെ സ്വന്തങ്ങളിൽനിന്ന്, നിങ്ങളിൽ (നിങ്ങ ളുടെ കൂട്ടത്തിൽ) നിന്നുതന്നെ ഇണകളെ, ഭാര്യമാരെ അവൻ ഉണ്ടാ ക്കുക (ഏർപ്പെടുത്തുക) യും ചെയ്തു നിങ്ങൾക്ക് നിങ്ങളുടെ ആലോചിച്ചുനോക്കൂ! അല്ലാഹു നമ്മെയെല്ലാവരെയും സൽബുദ്ധിയും സത്യം സ്വീക രിക്കുവാനുള്ള സൻമനും നൽകപ്പെട്ട സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ. കളിൽനിന്ന് മക്കളെ പേരമക്കളെയും, പൗത്രരെയും നിങ്ങൾക്കവൻ നൽകുകയും ചെയ്തു നല്ല (വിശിഷ്ടപരിശുദ്ധ) വസ്തു ക്കളിൽനിന്ന് എന്നിരിക്കെ (അപ്പോൾ) അയഥാർഥ (നിരർത്ഥ) മായതിലോ അവർ വിശ്വസിക് കുന്നു അനുഗ്രഹത്തിലാകട്ടെ, അനുഗ്രഹത്തെ അല്ലാ ഹുവിന്റെ അവർ അവിശ്വസിക്കുന്നു, നിഷേധിക്കുന്നു. (73) അവർ ആരാധിക്കുകയും ചെയ്യുന്നു അല്ലാഹുവിന് പുറമെ, കൂടാതെ അധീനമാക്കാത്ത (സാധിക്കാത്തപ്രാപ്തമാകാത്ത)തിനെ അവർക്ക് ഉപജീവ നത്തിന്, ആഹാരം നൽകുവാൻ ആകാശങ്ങളിൽ നിന്ന് ഭൂമി യിൽനിന്നും യാതൊന്നും, ഒട്ടും, വല്ലതും, ഒരു വസ്തുവും അവർക്ക് സാധ്യമാകുകയില്ല (74) എന്നിരിക്കെ നിങ്ങൾ വിവരിക്കരുത് (ഉണ്ടാക്ക രുത്) അല്ലാഹുവിന് ഉപമ (ഉദാഹരണം)കളെ നിശ്ചയമായും അല്ലാഹു അറിയുന്നു നിങ്ങളാകട്ടെ നിങ്ങൾ അറിയുന്നുമില്ല, നിങ്ങൾക്കറി ഞ്ഞുകൂടാ. മേൽ പ്രസ്താവിച്ച അനുഗ്രഹങ്ങളെല്ലാം നൽകുന്നത് അല്ലാഹുവാകുന്നു. അവരുടെ ആരാധ്യ ദൈവങ്ങൾ അവയൊന്നും തന്നെ നൽകുന്നില്ല. അവർക്കതിന് സാധ്യവുമല്ല. എന്നിരിക്കെ, അനുഗ്രഹദാതാവായ അല്ലാഹുവിനെ വിട്ടേച്ചു ഒരു നന്മയും ചെയ്വാൻ കഴിയാത്തവയെ അല്ലാഹുവിന് തുല്യമാക്കി ആരാധിച്ചുവരുന്നതിന്റെ നിരർഥതയും, അപ ലപനീയതയും ചൂണ്ടിക്കാട്ടുകയാണ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചും, ഭൂമിയിൽനിന്ന് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ചും കൊണ്ട് അല്ലാഹു ഉപജീവന മാർഗം മനുഷ്യന് ഒരുക്കി ക്കൊടുക്കുന്നു. അവരുടെ ആരാധ്യ വസ്തുക്കൾക്ക് അതിനും കഴിവില്ല. എന്നിട്ടും അവ യെയാണ് അവർ ആരാധിക്കുന്നത് എന്നത്രെ 73-ാം വചനത്തിൽ പറഞ്ഞതിന്റെ സാരം. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവർത്തനങ്ങളിലോ ഏതെങ്കിലും വസ്തു വിന്ന് അവനോട് സമത്വവും, സാദൃശ്യവും സങ്കൽപിക്കുന്നതിൽ നിന്നാണല്ലോ ശിർക്ക് ഉഗ്ഗവിക്കുന്നത്. യഥാർഥം മുകളിൽ പറഞ്ഞ പ്രകാരമായിരിക്കെ, അത്തരത്തിലുള്ള യാതൊരു ഉപമയും സാദൃശ്യവും അവന് ഉണ്ടാക്കിത്തീർക്കരുതെന്നും, അതിന്റെ ഗൗര വവും അതുമൂലം നേരിടുന്ന ഭവിഷ്യത്തുകളും അല്ലാഹുവിനാണ് അറിയുകനിങ്ങൾക്ക ഇങ്ങിനെയൊക്കെ വിസ്തരിച്ചും ആവർത്തിച്ചും വിവ രിക്കുന്നതെന്നുമാണ് 74-ാം വചനത്തിന്റെ താൽപര്യം.
16:75–76۞ضَرَبَ ٱللَّهُ مَثَلًا عَبۡدٗا مَّمۡلُوكٗا لَّا يَقۡدِرُ عَلَىٰ شَيۡءٖ وَمَن رَّزَقۡنَٰهُ مِنَّا رِزۡقًا حَسَنٗا فَهُوَ يُنفِقُ مِنۡهُ سِرّٗا وَجَهۡرًاۖ هَلۡ يَسۡتَوُۥنَۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ
وَضَرَبَ ٱللَّهُ مَثَلٗا رَّجُلَيۡنِ أَحَدُهُمَآ أَبۡكَمُ لَا يَقۡدِرُ عَلَىٰ شَيۡءٖ وَهُوَ كَلٌّ عَلَىٰ مَوۡلَىٰهُ أَيۡنَمَا يُوَجِّههُّ لَا يَأۡتِ بِخَيۡرٍ هَلۡ يَسۡتَوِي هُوَ وَمَن يَأۡمُرُ بِٱلۡعَدۡلِ وَهُوَ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
(75) അല്ലാഹു ഒരു ഉപമ വിവരി ക്കുകയാണ്: ഒരു കാര്യത്തിനും കഴി യാത്ത ഉടമയാക്കപ്പെട്ട ഒരു അടിമയെ (യും), - യാതൊരുവനെയും: അവന് നമ്മുടെ വകയായി നാം നല്ലതായ ഉപജീവനം നൽകിയിരിക്കുന്നു: എന്നിട്ട് അവൻ അതിൽനിന്ന് രഹസ്യ മായും, പരസ്യമായും ചിലവഴിച്ചു (ഇങ്ങിനെയു ള്ളവനെയും). ഇവർ ധ ഇങ്ങിനെയുള്ള വർ പ സമമാകുമോ?! ധ ഇല്ലെന്ന് തീർച്ച യാണല്ലോ. പ അല്ലാഹുവിന്നത്രെ സ്തുതി (മുഴു വനും)! പക്ഷേ, അവരിൽ അധിക മാളും അറിയുന്നില്ല. (76) അല്ലാഹു (വേറെ) ഒരു ഉപ മയും വിവരിക്കുന്നുരണ്ട് പുരുഷ ന്മാരെ: ആ രണ്ടിലൊരുവൻ ഊമയാ കുന്നു; അവന്ന് ഒരു കാര്യത്തിനും കഴിയുകയില്ല; അവനാകട്ടെ, തന്റെ രക്ഷാധികാരിക്ക് ഒരു ഭാരവുമാണ്:- അയാൾ അവനെ എങ്ങോട്ട് തിരിച്ചു വിട്ടാലും അവൻ ഒരു നന്മയും കൊണ്ടുവരുന്നതല്ല.(ഇങ്ങിനെയുള്ള) അവനും, (ജനങ്ങളോട്) നീതിയെ ക്കുറിച്ച് കൽപിക്കുന്നവനും-അവനാ കട്ടെ നേരെ (ചൊവ്വാ) യുള്ള പാത യിലുമാണ്സമമാകുമോ?! (75) ആക്കിയിരിക്കുന്നു (വിവരിച്ചിരിക്കുന്നു) അല്ലാഹു ഒരു ഉപമ, ഉദാഹരണം ഒരടിമയെ ഉടമയാക്കപ്പെട്ട അവന് കഴിയുകയില്ല ഒരു കാര്യത്തിനും, വസ്തുവിനും യാതൊരുവനും അവന് നാം നൽകി നമ്മിൽനിന്ന്, (നമ്മുടെ വക) ഉപജീവനം, ആഹാരം, ഒരു നൽകൽ നല്ലതായ എന്നിട്ടവൻ ചിലവഴിക്കുന്നു അതിൽ നിന്ന് രഹസ്യ മായി പരസ്യമായും അവർ സമമാകുമോ സ്തുതി (സർവ്വവും - മുഴുവൻ) അല്ലാഹുവിനാകുന്നു പക്ഷേ, എന്നാൽ അവരിൽ അധിക മാളും അറിയുകയില്ല, അറിയുന്നില്ല. (76) ആക്കുക (വിവരിക്കുക)യും ചെയ്തു, വിവരിക്കുകയുമാണ് അല്ലാഹു ഒരു ഉപമ രണ്ട് പുരുഷന്മാരെ രണ്ടിലൊരുവൻ ഊമയാകുന്നു അവന് കഴിയുകയില്ല ഒരു കാര്യത്തിനും അവനാകട്ടെ ഒരു ഭാര (വു)മാണ് അവന്റെ രക്ഷാ ധികാരിക്ക്, യജമാനന് എവിടെത്തന്നെ, എങ്ങോട്ട് അയാൾ അവനെ തിരി ച്ചുവിട്ടാൽ അവൻ വരികയില്ല ഒരു നന്മയും കൊണ്ട് സമമാ കുമോ അവനും കൽപിക്കുന്നവനും നീതിക്ക്, നീതിയെപ്പറ്റി നേരെയുള്ള, ചൊവ്വായ വിഗ്രഹാരാധനയുടെ നിരർഥതയും, വിഗ്രഹാരാധകന്മാരുടെ ബുദ്ധിശൂന്യതയും വ്യക്തമാക്കുന്ന രണ്ട് ഉപമകളാണ് അല്ലാഹു ഈ വചനങ്ങളിൽ വിവരിക്കുന്നത്: (1) മറ്റൊരാളുടെ ഉട മസ്ഥതയിലുള്ളവനും ഇഷ്ടംപോലെ ഒന്നും പ്രവർത്തിക്കുവാ നുള്ള കഴിവോ സ്വാതന്ത്യ്രമോ ഇല്ലാത്തവനുമായ ഒരടിമ. മാന്യനും, ധനികനും, രഹസ്യ പരസ്യ വ്യത്യാസമില്ലാതെ ഉദാരമായി ചിലവഴിക്കാറുള്ളവനുമായ ഒരു സ്വതന്ത്രൻ, ഈ രണ്ടുപേരും മനുഷ്യൻമാർ തന്നെ. പക്ഷേ, സ്ഥാനമാനങ്ങളിലും, പദവിയിലും, ഉപകാര ത്തിലുമൊക്കെ രണ്ടുപേരും തമ്മിൽ യാതൊരു സാമ്യവുമില്ലല്ലോ. എന്നിരിക്കെ, അന്ന ദാതാവും, അനുഗ്രഹദാതാവും, സർവ്വജ്ഞനും, സർവ്വശക്തനുമായ അല്ലാഹുവിനോട് യാതൊരു ഗുണദോഷവും ചെയ്വാനോ, സ്വന്തം കാര്യങ്ങളെങ്കിലും നിയന്ത്രിക്കുവാനോ കഴിയാത്ത ബിംബങ്ങളെ സമമാക്കുന്നതിൽപരം വിഡ്ഢിത്തം മറ്റെന്തുണ്ട്?! (2) യാതൊന്നും സംസാരിക്കുവാൻ കഴിയാത്തവനും, ഒരു കാര്യത്തിനും ഏൽപി ച്ചുവിടുവാൻ കൊള്ളാത്തവനും, അങ്ങനെ, രക്ഷകർത്താക്കൾക്ക് ഒരു ഭാരമായി മാത്രം കഴിഞ്ഞുകൂടുന്നവനുമായ ഒരാൾ. ബുദ്ധിയും, തന്റേടവും ഉള്ളതോടുകൂടി സൻമാർഗ നിരതനും, മറ്റുള്ളവർക്ക് സദുപദേശിയുമായി വർത്തിക്കുന്ന മറ്റൊരാൾ. മാനുഷിക ഗുണ ങ്ങളിൽ ഈ രണ്ടുപേരും സമൻമാരായി ബുദ്ധിയുള്ള ആരെങ്കിലും ധരിക്കുമോ?! എന്നി രിക്കെ, നിർജ്ജീവികളും, നിഷ്ചേഷ്ടങ്ങളുമായ ബിംബങ്ങളെ ലോകരക്ഷിതാവും നിയ ന്താവുമായ അല്ലാഹുവിനോട് സമപ്പെടുത്തി ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യു ന്നതിൽപരം വിഡ്ഢിത്തം വേറെ എന്താണുള്ളത്?! വിഭാഗം -
16:77وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَآ أَمۡرُ ٱلسَّاعَةِ إِلَّا كَلَمۡحِ ٱلۡبَصَرِ أَوۡ هُوَ أَقۡرَبُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
(77) അല്ലാഹുവിന്നത്രെ, ആകാ ശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യ (ജ്ഞാന) മുള്ളത്. അന്ത്യ സമയത്തിന്റെ കാര്യം, കണ്ണിമവെ ട്ടുന്നത് പോലെ (വേഗത്തിൽ) അല്ലാതെ ഇല്ല; അഥവാ അത് അതി നെക്കാൾ അടുപ്പം (വേഗത) ഉള്ള തായിരിക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴി വുള്ളവനാണ്. (77) അല്ലാഹുവിന്നാണ് അദൃശ്യം (അദൃശ്യജ്ഞാനം) ആകാ ശങ്ങളിലെ ഭൂമിയിലെയും കാര്യമല്ല അന്ത്യസമയത്തിന്റെ ഇമവെട്ടുന്നത് പോലെയല്ലാതെ കണ്ണിന്റെ അല്ലെങ്കിൽ (അഥവാ) അത് കൂടുതൽ (ഏറ്റം) അടുത്തതാകുന്നു നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. മാത്രമേ അറിയുകയുള്ളൂ. അവൻ അറിയിച്ചുകൊ ടുക്കാതെ ആർക്കും അതറിയാവതല്ല. അദൃശ്യങ്ങളിൽ വളരെയേറെ പ്രാധാന്യം അർഹി ക്കുന്ന വിഷയമാണ് അന്ത്യസമയം. അതെപ്പോൾ സംഭവിക്കുമെന്ന് അവന്നല്ലാതെ ആർക്കും അറിയുകയില്ല. അത് സംഭവിക്കുന്നതാകട്ടെ, ഒരു കണ്ണിമവെട്ടുന്നത്ര വേഗ ത്തിലായിരിക്കും. അല്ലെങ്കിൽ, അതിനെക്കാൾ വേഗത്തിലാണെന്നും പറയാവുന്നതാണ് എന്ന് സാരം. ഇതും അല്ലാഹു മാത്രമേ ആരാധ്യനാകുവാൻ പാടുള്ളൂവെന്നതിന് മതി യായ കാരണമാണല്ലോ. അടുത്ത വചനങ്ങളിൽ വീണ്ടും ചില ദൃഷ്ടാന്തങ്ങൾ ചൂണ്ടി ക്കാട്ടുന്നു:-
16:78وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمۡ لَا تَعۡلَمُونَ شَيۡـٔٗا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ
(78) അല്ലാഹു, നിങ്ങളുടെ മാതാ ക്കളുടെ വയറുകളിൽ നിന്ന് നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂ ടാത്ത നിലയിൽ നിങ്ങളെ പുറത്തു കൊണ്ടുവരുകയും ചെയ്തിരി ക്കുന്നു; നിങ്ങൾക്കവൻ കേൾവിയും, കാഴ്ചകളും, ഹൃദയങ്ങളും ഉണ്ടാക്കി ത്തരികയും ചെയ്തിരിക്കുന്നു; നിങ്ങൾ നന്ദി കാണിച്ചേക്കുവാൻ വേണ്ടി. (78) അല്ലാഹു നിങ്ങളെ പുറപ്പെടുവിക്കുകയും ചെയ്തു വയറുകളിൽ നിന്ന് നിങ്ങളുടെ മാതാക്കളുടെ നിങ്ങൾക്കറിഞ്ഞു കൂടാത്ത നിലയിൽ യാതൊന്നും അവൻ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു. നിങ്ങൾക്ക് കേൾവിയെ കാഴ്ചകളും, ദൃഷ്ടികളും ഹൃദയങ്ങളും നിങ്ങളാകുവാൻ വേണ്ടി, നിങ്ങളായേക്കും നിങ്ങൾ നന്ദി കാണിക്കും. ഹൃദയംകൊണ്ട് ചിന്തിച്ചറിയുവാനോ, കണ്ടും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ് മനുഷ്യർ ഈ ലോകത്ത് ജനിക്കുന്നത്. പിന്നീട് കാര്യ ങ്ങൾ കണ്ടറിയുവാനും കേട്ടുമനിലാക്കുവാനും ചിന്തിച്ചറിയുവാനുമുള്ള കഴിവ് അല്ലാഹു നൽകുന്നു. ഇതിന് സദാ നന്ദികാണിക്കുവാനും കടപ്പെട്ടവനാണ് മനുഷ്യൻ. എന്നിട്ടും ആ കടമ അവൻ നിർവഹിക്കുന്നില്ലെന്ന് മാത്രമല്ല, അവനല്ലാത്ത വസ്തുക്ക ളോട് കൂറും ഭക്തിയും കാണിച്ചുകൊണ്ടിരിക്കുക വഴി അവനോട് നന്ദികേട് കാണിക്കു കയാണവൻ ചെയ്യുന്നത് എന്ന് സാരം. സൂറത്തുൽ പറയുന്നു: (നിശ്ചയമായും, കേൾവിയും, കാഴ്ചയും, ഹൃദയവുമെല്ലാം തന്നെ അതാതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
16:79أَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ مُسَخَّرَٰتٖ فِي جَوِّ ٱلسَّمَآءِ مَا يُمۡسِكُهُنَّ إِلَّا ٱللَّهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
(79) ആകാശാന്തരീക്ഷത്തിൽ കീഴ്പെടുത്തപ്പെട്ടവയായിക്കൊണ്ട് (പറക്കുന്ന) പക്ഷികളിലേക്ക് അവർ നോക്കിക്കാണുന്നില്ലേ? അവയെ അല്ലാഹു അല്ലാതെ (ആരും) പിടിച്ചു നിറുത്തുന്നില്ല! നിശ്ചയമായും, വിശ്വ സിക്കുന്ന ജനങ്ങൾക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (79) അവർ (നോക്കി) കാണുന്നില്ലേ, കണ്ടില്ലേ പക്ഷികളിലേക്ക് കീഴ്പ്പെടുത്ത (നിയന്ത്രിക്കവിധേയമാക്ക)പ്പെട്ടവയായിക്കൊണ്ട് അന്ത രീക്ഷത്തിൽ, വായുമണ്ഡലത്തിൽ ആകാശത്തിന്റെ അവയെ പിടി ച്ചുനിറുത്തുന്നില്ല അല്ലാഹു അല്ലാതെ നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ വിശ്വസിക്കുന്ന ജനങ്ങൾക്ക് കരണം മറിയുകയോ, വീണുപോകുകയോ ചെയ്യാതെ, മുകളിൽ നിന്ന് പിടിച്ചു നിറു ത്തുവാനോ താഴെ നിന്ന് താങ്ങിനിറുത്തുവാനോ ആരുമില്ലാതെ, പക്ഷികൾ യഥേഷ്ടം അന്തരീക്ഷത്തിൽ പാറിക്കളിക്കുന്ന കാഴ്ച എല്ലാവരും കാണാറുള്ളതാണ്. സത്യവി ശ്വാസം സ്വീകരിക്കുവാൻ തയ്യാറുള്ളവർക്ക് ഇതിൽ നിന്നും പല ദൃഷ്ടാന്തങ്ങളും ലഭി ക്കുവാനുണ്ടെന്ന് അല്ലാഹു ഓർമിപ്പിക്കുന്നു. കീഴ്പോട്ട് വീഴാതെ അന്തരീക്ഷത്തിൽ പറക്കുവാൻ പക്ഷികൾക്ക് കഴിയുമാറാകുന്നതിന് ശാസ്ത്രജ്ഞൻമാർക്ക് ചില കാരണ ങ്ങളൊക്കെ പറയുവാനുള്ളത് ശരിതന്നെ. പക്ഷേ, ആ കാരണങ്ങൾ ഒരുക്കിയതും, സൃഷ്ടിച്ചുവെച്ചതും അല്ലാഹുവല്ലാതെ മറ്റാരുമല്ലല്ലോ. അതെല്ലാം പ്രകൃതിയുടെ സൃഷ്ടി യാണെന്ന് പറഞ്ഞു തൃപ്തി അടയുന്നവരെ സംബന്ധിച്ചിടത്തോളം അതിൽ "പ്രകൃതി യുടെ വികൃതി' എന്നതിൽ കവിഞ്ഞ രഹസ്യമൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ലെ ന്നുവരും. എന്നാൽ, സത്യാന്വേഷികൾക്ക് അതിൽ നിന്ന് വളരെ ദൃഷ്ടാന്തങ്ങൾ ലഭി ക്കുവാനുണ്ട് നിശ്ചയം. അല്ലാഹു തുടർന്നു പറയുന്നു:-
16:80وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمۡ سَكَنٗا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَٰمِ بُيُوتٗا تَسۡتَخِفُّونَهَا يَوۡمَ ظَعۡنِكُمۡ وَيَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَآ أَثَٰثٗا وَمَتَٰعًا إِلَىٰ حِينٖ
(80) അല്ലാഹു (തന്നെ), നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ നിന്നും താമസം ധ താമസ സൗകര്യം പ ഏർപ്പെടുത്തിത്തരികയും ചെയ്തിരി ക്കുന്നു; കാലികളുടെ തോലുകളിൽ നിന്ന് നിങ്ങൾക്ക് അവൻ വീടുകൾ ഏർപ്പെടുത്തിത്തരുകയും ചെയ്തിരി ക്കുന്നു; നിങ്ങളുടെ യാത്രാദിവ സവും, നിങ്ങളുടെ താമസദിവസവും നിങ്ങൾ അവയെ ലഘുവായി ഉപ യോഗിക്കുമാറ്. നിന്നും, സൂചിമുടികളിൽ നിന്നും, മുടികളിൽ നിന്നും (പല) ഉപകരണങ്ങളും, ഒരു കാലംവരേക്കുള്ള ഉപയോഗവും (അവൻ ഏർപ്പെടുത്തിയിരിക്കുന്നു). (80) അല്ലാഹു (തന്നെ) നിങ്ങൾക്ക് ഉണ്ടാക്കി (ഏർപ്പെടുത്തി)തന്നു നിങ്ങളുടെ വീടുകളിൽ നിന്ന് പാർപ്പിടം, താമസം, താമസസൗ കര്യം നിങ്ങൾക്കവൻ ഉണ്ടാക്കുകയും ചെയ്തു തോലുകളിൽ നിന്ന് കാലികളുടെ വീടുകളെ നിങ്ങളവയെ ലഘുവായി ഉപ യോഗിക്കുമാറ് ദിവസം നിങ്ങളുടെ യാത്രയുടെ ദിവസവും നിങ്ങളുടെ താമസത്തി(പാർപ്പി)ന്റെ അവയുടെ രോമങ്ങളിൽ നിന്നും അവയുടെ സൂചിമുടി (കട്ടിയുള്ളമുടി) കളിൽ നിന്നും അവയുടെ മുടികളിൽ നിന്നും ഉപകരണങ്ങൾ ഉപയോഗവും ഒരു കാലം (കുറ ച്ചുകാലം)വരെ. മനുഷ്യർക്ക് പൊതുവെയും ഉഷ്ണപ്രദേശങ്ങൾ, ശൈത്യപ്രദേശങ്ങൾ, മരുഭൂമികൾ മുതലായവയിൽ വസിക്കുന്നവർക്ക് വിശേഷിച്ചും അല്ലാഹു ഏർപ്പെടുത്തിക്കൊടുത്തി ട്ടുള്ള ചില സൗകര്യങ്ങളെ എടുത്തുകാണിക്കുകയാണ്. (1) ചൂട്, തണുപ്പ്, വെയിൽ, മഴ പോലെയുള്ള ശല്യങ്ങളിൽ നിന്ന് സ്വസ്ഥമായി ഇഷ്ടാ നുസരണം താമസിക്കുവാനുള്ള വീടുകളുണ്ടാക്കുവാൻ മനുഷ്യന് ഏർപ്പാട് ചെയ്തു കൊടുത്തത്. (2) യാത്രകളിൽ കൂടെകൊണ്ടുപോകുവാനും, താമസത്തിനുദ്ദേശിക്കുമ്പോൾ നിഷ്പ്ര യാസം കെട്ടിയുണ്ടാക്കുവാനും, ആവശ്യംവരുമ്പോൾ വേഗം നീക്കം ചെയ്യുവാനും സാധി ക്കുമാറ് കാലികളുടെ തോലുകൊണ്ട് തമ്പും കൂടാരവുമുണ്ടാക്കുവാൻ സൗകര്യപ്പെടു ത്തിയത്. (3) ആടുമാടൊട്ടകങ്ങളുടെ രോമങ്ങളും മുടികളും കൊണ്ട് വസ്ത്രം, പുതപ്പ്, തമ്പ് തുടങ്ങി സന്ദർഭങ്ങൾക്കൊത്ത പലതരം ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുവാൻ സാധിപ്പിച്ചത്. അതാതിന് വേണ്ടുന്ന വസ്തുക്കളെ സൃഷ്ടിച്ചു തന്നതിന്ന് പുറമെ, ഓരോന്നും ഉപയോഗപ്പെടുത്തുവാനുള്ള മാർഗനിർദേശങ്ങൾ ലഭിക്കുന്നതും, ഓരോ ന്നിനും ഉപയുക്തമായ സാഹചര്യങ്ങൾ സിദ്ധിക്കുന്നതും അല്ലാഹുവിൽ നിന്നല്ലാതെ മറ്റാരിൽ നിന്നുമല്ലല്ലോ. ആടുമാടൊട്ടകങ്ങളാകുന്ന കാലികളാണ് ഓരോന്നിന്റെയും രോമം നേർമയിലും ബലത്തിലും തടിയിലും വ്യത്യസ്തമായിരിക്കും. കൂട്ടത്തിൽ നേരിയതും മിനുത്തതും നെയ്യാടിന്റെ രോമമാകുന്നു. ഇതിന് ദ്ദൾക്കഡ (രോമം) എന്ന് പറയപ്പെടും. കൂടുതൽ തടിയും ബലവുമുള്ളത് ഒട്ടകത്തിന്റെതുമാകുന്നു. ഇതിന് (സൂചിമുടി) എന്നും പറയപ്പെടുന്നു. കോലാടിന്റെയും മറ്റും രോമങ്ങൾക്ക് പൊതുവെ ഞ്ചഞ്ചക്കഠ (മുടി) ഇവയുടെ ബഹുവചനങ്ങളാണ് ക്രമപ്രകാരം എന്നിവ. സ്ലല : ഞ്ച
16:81وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلٗا وَجَعَلَ لَكُم مِّنَ ٱلۡجِبَالِ أَكۡنَٰنٗا وَجَعَلَ لَكُمۡ سَرَٰبِيلَ تَقِيكُمُ ٱلۡحَرَّ وَسَرَٰبِيلَ تَقِيكُم بَأۡسَكُمۡۚ كَذَٰلِكَ يُتِمُّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تُسۡلِمُونَ
(81) അല്ലാഹു, അവൻ സൃഷ്ടി ച്ചതിൽ നിന്ന് നിങ്ങൾക്ക് തണലുകൾ ഉണ്ടാക്കിത്തരികയും ചെയ്തിരി ക്കുന്നു; മലകളിൽ നിന്നും അവൻ നിങ്ങൾക്ക് ഒളിയിടങ്ങളും ഉണ്ടാക്കി യിരിക്കുന്നു; നിങ്ങൾക്ക് ചൂട് തടുത്തു തരുന്ന ഉടുപ്പുകളെയും നിങ്ങൾക്ക വൻ ഉണ്ടാക്കിയിരിക്കുന്നു; നിങ്ങ ളുടെ (യുദ്ധത്തിന്റെ) കാഠിന്യത്തെ നിങ്ങൾക്ക് തടുത്തുതരുന്ന ഉടുപ്പുക ളെയും (ഉണ്ടാക്കിത്തന്നിരിക്കുന്നു). അപ്രകാരം, അവന്റെ അനുഗ്രഹം അവൻ നിങ്ങൾക്ക് പൂർത്തിയാക്കി ത്തരുന്നു, നിങ്ങൾ (അനുസരിച്ചു) കീഴൊതുങ്ങുവാൻ വേണ്ടി. (81) അല്ലാഹു നിങ്ങൾക്കുണ്ടാക്കിത്തന്നു അവൻ സൃഷ്ടി ച്ചതിൽ നിന്ന് തണലുകളെ നിങ്ങൾക്കുണ്ടാക്കുകയും ചെയ്തു മലകളിൽ നിന്ന് ഒളിയിടം (മറഞ്ഞിരിക്കുന്ന പതി)കളെ നിങ്ങൾക്കുണ്ടാക്കുകയും ചെയ്തു ഉടുപ്പുകൾ നിങ്ങളെ കാത്തു സൂക്ഷിക്കുന്ന, നിങ്ങൾക്ക് തടുക്കുന്ന ചൂടിനെ (ചൂടിൽ നിന്ന്) ഉടുപ്പു കളും അവ നിങ്ങളെ കാക്കുന്നു നിങ്ങളുടെ (പടയുടെ) ഊക്കിനെ, (യുദ്ധ) കാഠിന്യത്തെ അപ്രകാരം അവൻ പൂർത്തിയാക്കുന്നു അവന്റെ അനുഗ്രഹം നിങ്ങളുടെമേൽ, നിങ്ങൾക്ക് നിങ്ങളാകുവാൻ വേണ്ടി, ആയേക്കാം നിങ്ങൾ കീഴൊതുങ്ങും. ഈ വചനത്തിൽ എടുത്തുകാണിച്ച അനുഗ്രഹങ്ങൾ: (1) ഉഷ്ണത്തിൽ നിന്ന് രക്ഷ കിട്ടുമാറ് തണലേകുന്ന വൃക്ഷങ്ങൾ, കുന്നുകൾ, ഭിത്തികൾ തുടങ്ങിയ വസ്തുക്കളെ സജ്ജമാക്കിയത്. വെയിലിന്റെ ഉഷ്ണത്തിൽ തണൽ കിട്ടാതിരുന്നാലത്തെ സ്ഥിതി ആരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. (2) വേണ്ടിവരുമ്പോൾ അഭയം പ്രാപിക്കുവാനും ഒളിഞ്ഞിരിക്കുവാനും ഉതകുമാറ് തുരങ്കങ്ങൾ, ഗുഹകൾ, മാളങ്ങൾ, പൊത്തുകൾ മുതലായവ മലകളിൽ ഏർപ്പെടുത്തി യിരിക്കുന്നത്. വല്ല ആവശ്യങ്ങൾക്കുംവേണ്ടി മലകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന അടിയന്തരഘട്ടങ്ങളിൽ ജീവരക്ഷക്ക് തന്നെയും, ഇത് അത്യന്താപേ ക്ഷിതമായിരിക്കും. (3) ഉഷ്ണത്തിൽ നിന്ന് രക്ഷനൽകുന്ന പലതരം ഉടുപ്പും വസ്ത്രവും നൽകിയത്. (4) യുദ്ധവേളയിൽ നേരിടുന്ന കഠിനപരിക്കുക ളിൽ നിന്ന് രക്ഷകിട്ടുവാനുതകുന്ന പടയങ്കി, പടച്ചട്ട, പടത്തൊപ്പി മുതലായ ഉടുപ്പുകൾ ഉണ്ടാക്കുമാറാക്കിയത്. ഇതെല്ലാം ഓർമിപ്പിച്ചശേഷം, ഇങ്ങിനെയുളള അനേകമനേകം അനുഗ്രഹങ്ങൾ നിങ്ങൾക്ക് അല്ലാഹു ചെയ്തുതന്നിരിക്കുന്നത് നിങ്ങൾ അവനെ അനുസരിച്ചും, അവന്ന് കീഴൊതുങ്ങിയും, ജീവിക്കുവാൻ വേണ്ടിയാണെന്നും ഉണർത്തിയിരിക്കുന്നു. അതിന് തയ്യാറില്ലാത്തവരെ പ്പറ്റി അല്ലാഹു പറയുന്നു:-
16:82فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُ ٱلۡمُبِينُ
(82) എനി, അവർ തിരിഞ്ഞുകള ഞ്ഞെങ്കിൽ, എന്നാൽ, (നബിയേ) നിന്റെമേൽ സ്പഷ്ടമായ പ്രബോ ധനം മാത്രമാണുള്ളത്. (82) എനി (എന്നാൽ) അവർ തിരിഞ്ഞു കളയുകയാണെങ്കിൽ എന്നാൽ നിന്റെ മേൽ എത്തിക്കൽ, പ്രബോധനം (മാത്രം) സ്പഷ്ടമായ സൻമാർഗം വിവരിച്ചുകൊടുക്കുകയല്ലാതെ അവരെ സൻമാർഗത്തിലാക്കേണ്ട ചുമ തല നബി ˜ ക്കില്ല എന്നുദ്ദേശ്യം.
16:83يَعۡرِفُونَ نِعۡمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكۡثَرُهُمُ ٱلۡكَٰفِرُونَ
(83) അല്ലാഹുവിന്റെ അനുഗ്ര ഹത്തെ അവർ (ശരിക്കും) അറി യുന്നു; (എന്നിട്ടും) പിന്നെ, അവര തിനെ നിഷേധിക്കുകയാണ്. അവ രിൽ അധികമാളുകൾ (നന്ദികെട്ട) അവിശ്വാസികളുമത്രെ. (83) അവർ അറിയുന്നു അല്ലാഹുവിന്റെ അനുഗ്രഹത്തെ പിന്നെ (എന്നിട്ടും) അവരതിനെ നിഷേധിക്കുന്നു അവരതിൽ അധികം (ആളു കൾ) അവിശ്വാസികളത്രെ, നന്ദികെട്ടവരാണ്. ഇതാണ് സത്യനിഷേധികളുടെ സ്ഥിതി. സത്യാവസ്ഥ അറിയാതെ വഴിപിഴച്ചു പോകു കയല്ല അവർ ചെയ്യുന്നത്. അതുകൊണ്ട് അതിന്റെ ഫലം അവർ അനുഭവിക്കുക തന്നെ വേണ്ടിവരും. വിഭാഗം - 12
16:84–85وَيَوۡمَ نَبۡعَثُ مِن كُلِّ أُمَّةٖ شَهِيدٗا ثُمَّ لَا يُؤۡذَنُ لِلَّذِينَ كَفَرُواْ وَلَا هُمۡ يُسۡتَعۡتَبُونَ
وَإِذَا رَءَا ٱلَّذِينَ ظَلَمُواْ ٱلۡعَذَابَ فَلَا يُخَفَّفُ عَنۡهُمۡ وَلَا هُمۡ يُنظَرُونَ
(84) എല്ലാ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം ദിവസം (ഓർമിക്കുക)! പിന്നെ, അവി ശ്വസിച്ചവർക്ക് (ഒഴികഴിവ്) പറയു വാൻ അനുവാദം നൽകപ്പെടുകയില്ല; അവരോട് (ഖേദിച്ചുമടങ്ങി) തൃപ്തി പ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല. (85) അക്രമം പ്രവർത്തിച്ചവർ ശിക്ഷ (കണ്ണിൽ) കണ്ടാലാകട്ടെ, അപ്പോൾ (പിന്നെ), അതവർക്ക് ലഘൂകരിക്കപ്പെടുകയില്ല; അവർ (ക്ക് ഇടനൽകി) കാത്തുനിറുത്തപ്പെടുക യുമില്ല. (84) ദിവസം നാം എഴുന്നേൽപി (നിയോഗി)ക്കുന്ന എല്ലാ സമുദായത്തിൽ നിന്നും ഒരു സാക്ഷിയെ പിന്നെ അനുവാദം നൽകപ്പെ ടുകയില്ല അവിശ്വസിച്ചവർക്ക് അവരല്ലതാനും ഖേദിച്ചു മടങ്ങുവാൻ (തൃപ്തിപ്പെടുത്തുവാൻ) ആവശ്യപ്പെടും (85) കണ്ടാൽ അക്രമം പ്രവർത്തിച്ചവർ ശിക്ഷയെ അപ്പോൾ ലഘുവാക്ക പ്പെടുന്നതല്ല. അവർക്ക്, അവരിൽ നിന്ന് അവരല്ലതാനും അവർ നോക്ക (കാത്തുനിറുത്ത-ഒഴിവ് നൽക)പ്പെടുക. 89-ാം വചനത്തിൽ കാണാവുന്നത്പോലെ, അതതു സമുദായങ്ങളിലേക്ക് നിയോഗി ക്കപ്പെട്ടിരുന്ന നബിമാർ ആ സമുദായങ്ങൾ തങ്ങളുടെ പ്രബോധനം സ്വീകരിച്ചതിനെയും, നിരസിച്ചതിനെയും കുറിച്ചു ക്വിയാമത്തുനാളിൽ സാക്ഷ്യം വഹിക്കും. അപ്പോൾ, വല്ല ഒഴികഴിവും പറഞ്ഞു ഒഴിവാകുവാനാകട്ടെ, ഖേദിച്ചു മടങ്ങി അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കുവാനാകട്ടെ അവിശ്വാസികൾക്ക് അവസരം നൽകപ്പെടുകയില്ല. അവരുടെ നിഷേധത്തിന്റെ ഫലം അവർ അനുഭവിക്കുകയല്ലാതെ അവർക്ക് ഗത്യന്തരമുണ്ടായിരി ക്കയില്ല. ശിക്ഷ കൺമുമ്പിൽ വന്നുകഴിഞ്ഞാലാകട്ടെ, പിന്നെ അതിൽ അവർക്ക് വല്ല ഇളവും നൽകുകയോ, പിന്നേക്ക് നീട്ടിവെക്കുകയോ ചെയ്യുന്ന പ്രശ്നവുമില്ല. എന്നൊ ക്കെയാണ് ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം. ക്വിയാമത്തുനാളിനെ ചൂണ്ടി ക്കാട്ടിക്കൊണ്ട് മറ്റൊരിടത്ത് അല്ലാഹു പറയുന്നു: (അവർവ്യാജമാക്കുന്നവർമിണ്ടാത്ത ദിവസമാണ് ഇത്. അവർക്ക് അനുവാദം നൽക പ്പെടുകയുമില്ല. എന്നാലവർക്ക് ഒഴികഴിവ് പറയാമായിരുന്നു. (77 :35,36)
16:86–88وَإِذَا رَءَا ٱلَّذِينَ أَشۡرَكُواْ شُرَكَآءَهُمۡ قَالُواْ رَبَّنَا هَـٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدۡعُواْ مِن دُونِكَۖ فَأَلۡقَوۡاْ إِلَيۡهِمُ ٱلۡقَوۡلَ إِنَّكُمۡ لَكَٰذِبُونَ
وَأَلۡقَوۡاْ إِلَى ٱللَّهِ يَوۡمَئِذٍ ٱلسَّلَمَۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ زِدۡنَٰهُمۡ عَذَابٗا فَوۡقَ ٱلۡعَذَابِ بِمَا كَانُواْ يُفۡسِدُونَ
(86) (അല്ലാഹുവിനോട്) പങ്കു ചേർത്തവർ തങ്ങളുടെ (തങ്ങൾ പങ്കു ചേർത്ത) പങ്കാളികളെ കണ്ടാൽ അവർ പറയും: "ഞങ്ങളുടെ റേ∫, നിനക്ക് പുറമെ ഞങ്ങൾ വിളിച്ചു (പ്രാർഥിച്ചു) കൊണ്ടിരുന്ന ഞങ്ങളുടെ ധ ഞങ്ങൾ പങ്കുചേർത്ത പ പങ്കാളികൾ.' അപ്പോൾ, അവർ ധ ആ പങ്കാളികൾ പ "നിശ്ചയമായും, നിങ്ങൾ വ്യാജം പറ യുന്ന വർ തന്നെയാണ്' എന്നുള്ള വാക്ക് അവരുടെ നേരെ (മറുപടി) ഇട്ടുകൊടുക്കും. (87) അന്ന് അവർ അല്ലാഹുവിന്റെ നേരെ കീഴടക്കം പ്രദർശിപ്പിക്കു കയും ചെയ്യും; അവർ കെട്ടിച്ചമച്ചു കൊണ്ടിരുന്നത് (ഒക്കെയും) അവരെ വിട്ടു (തെറ്റി) മറയുകയും ചെയ്യും. (88) അവിശ്വസിക്കുകയും, അല്ലാ ഹുവിന്റെ മാർഗത്തിൽ നിന്ന് (ജന ങ്ങളെ) തടയുകയും ചെയ്തിട്ടുള്ള വർ, അവർക്ക് ശിക്ഷക്കുമീതെ നാം ശിക്ഷയെ വർധിപ്പിക്കുന്നതാണ്. അവർ കുഴപ്പമുണ്ടാക്കിക്കൊണ്ടിരു ന്നത് നിമിത്തം. (86) കണ്ടാൽ, കാണുമ്പോൾ ശിർക്ക് (പങ്കുചേർക്കൽ) ചെയ്തവർ അവരുടെ പങ്കാളികളെ അവർ പറയും ഞങ്ങളുടെ റേ∫ (ഇതാ) ഇക്കൂട്ടർ തങ്ങളുടെ പങ്കാളികളാണ് ഞങ്ങൾ ആയിരു ന്നവർ ഞങ്ങൾ വിളിക്കുപ്രാർഥിക്കു(മായിരുന്ന) നിനക്ക് പുറമെ, നിന്നെ കൂടാതെ അപ്പോൾ അവർ ഇട്ടുകൊടുക്കും അവരിലേക്ക്, അവരുടെ നേരെ വാക്ക് നിശ്ചയമായും നിങ്ങൾ വ്യാജം (കളവു) പറയുന്നവർ തന്നെ (എന്നുള്ള) (87) അവർ ഇടുക (കാട്ടുകപ്രദർശിപ്പിക്കു)യും ചെയ്യും അല്ലാഹുവിന്റെ നേരെ അന്ന്, ആ ദിവസം കീഴൊതുക്കം, സമാ ധാനം തെറ്റി (മറഞ്ഞു) പോകയും ചെയ്യും അവർക്ക്, അവരെ വിട്ട് അവരായിരുന്നത് അവർ കെട്ടിച്ചമക്കും. (88) അവിശ്വസിച്ചവർ അവർ തടുക്കുകയും ചെയ്തു മാർഗത്തിൽ നിന്ന് അല്ലാഹുവിന്റെ നാം വർധിപ്പിക്കും അവർക്ക് ശിക്ഷയെ മീതെ ശിക്ഷയുടെ അവരായിരുന്നത് നിമിത്തം അവർ കുഴപ്പം പ്രവർത്തിക്കും. വല്ലതിലും അവനോട് പങ്കുചേർത്തു കൊണ്ട് ആരാധിക്കപ്പെട്ടുവരുന്ന എല്ലാ വിഗ്രഹങ്ങളോ, മനു ഷ്യരോ, മലക്കുകളോ മറ്റൊ (പങ്കാളികൾ) എന്ന് പറ ഞ്ഞിരിക്കുന്നത്. ആരും തന്നെ അവരുടെ ആരാധകൻമാരെ സഹായിക്കുകയോ രക്ഷി ക്കുകയോ ഇല്ലെന്ന് മാത്രമല്ല, അവർ അവരിൽ നിന്ന് ഒഴിഞ്ഞുമാറുകയും, അവർക്കെ തിരായിത്തീരുകയും ചെയ്യും. ഞങ്ങളെ ആരാധിക്കുവാൻ ഞങ്ങൾ നിങ്ങളോട് ആവ ശ്യപ്പെട്ടിട്ടില്ല, ഞങ്ങളതിന് തൃപ്തിപ്പെട്ടുമില്ല, നിങ്ങൾ കളവ് പറയുകയാണ് എന്നൊ ക്കെയായിരിക്കും അവർ പറയുക. സൂ: മർയമിൽ അല്ലാഹു പറയുന്നു: "തങ്ങൾക്ക് ഒരു (സഹായ) ശക്തിയായിത്തീരുവാൻവേണ്ടി അവർ അല്ലാഹുവിന്ന് പുറമെ ചില ആരാ ധ്യൻമാരെ സ്വീകരിച്ചിരിക്കുകയാണ്. അങ്ങനെയല്ല, അവർ ഇവരുടെ ആരാധനയെ (തന്നെ) നിഷേധിക്കുകയും, ഇവർക്ക് അവർ എതിരായിത്തീരുകയും ചെയ്യുന്നതാണ്.' (മർയം: 81,82) അങ്ങനെ, തങ്ങളെ രക്ഷിക്കുമെന്ന് അവർ കരുതിയിരുന്ന ആ ദൈവ ങ്ങൾ അവർക്ക് ഉപകരിക്കാതാകുമ്പോൾ അവർ അല്ലാഹുവിന്ന് വിനയപൂർവ്വം കീഴൊ തുക്കം കാണിക്കും. പക്ഷേ, ഇഹത്തിൽ ഗർവ്വിഷ്ടരായിക്കഴിഞ്ഞതിന്റെ ഫലം അതു കൊണ്ട് ഇല്ലാതായിത്തീരുകയില്ല. വിഗ്രഹങ്ങൾ നിർജീവ വസ്തുക്കളായിരിക്കെ, അവ എങ്ങിനെ അവയുടെ ആരാധ കർക്കെതിരെ വാദിക്കുമെന്ന് സംശയിക്കേണ്ടതില്ല. പരലോകത്ത്വെച്ച് അതും അതില ധികവും സംഭവിക്കുമെന്നും, ബുദ്ധിയും ജീവനുമില്ലാതിരുന്ന വസ്തുക്കൾപോലും അവിടെ അനുകൂലമായും പ്രതികൂലമായും സാക്ഷികളായി വരുന്നതുമൊക്കെ ക്വുർ ആൻകൊണ്ടും ഹദീഥ് കൊണ്ടും അറിയപ്പെട്ടതാണ്. അവിശ്വസിക്കുകയും, അല്ലാഹു വിന്റെ മാർഗത്തിൽ നിന്ന് മറ്റുള്ളവരെ തടയുകയും ചെയ്തവർക്ക് അവർ സ്വയം വഴി പിഴച്ചതിന്റെയും, മറ്റുള്ളരെ വഴിപിഴപ്പിക്കുകയും, അതുവഴി ഭൂമിയിൽ കുഴപ്പമുണ്ടാക്കു കയും ചെയ്തതിന്റെയും ശിക്ഷകൾ അനുഭവിക്കേണ്ടതുണ്ടല്ലോ. അതാണ് അവർക്ക് ശിക്ഷക്കുമേൽ ശിക്ഷ വർധിപ്പിക്കുമെന്ന് പറഞ്ഞത്.
16:89وَيَوۡمَ نَبۡعَثُ فِي كُلِّ أُمَّةٖ شَهِيدًا عَلَيۡهِم مِّنۡ أَنفُسِهِمۡۖ وَجِئۡنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِۚ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ
(89) എല്ലാ സമുദായത്തിലും അവരിൽ നിന്ന് തന്നെ അവരുടെ മേൽ (സാക്ഷ്യം വഹിക്കുന്ന) ഒരു സാക്ഷിയെ നാം എഴുന്നേൽപിക്കുന്ന ദിവസം (ഓർമിക്കുക)! (നബിയേ) ഇക്കൂട്ടരുടെമേൽ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. എല്ലാകാര്യത്തിനും വിവരണമായി ക്കൊണ്ട് നിന്റെമേൽ നാം (വേദ) ഗ്രമ്ലം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; മാർഗദർശനവും, കാരുണ്യവും, "മുസ്ലിം' കൾക്ക് സന്തോഷവാർത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു). (89) ദിവസം നാം എഴുന്നേൽപിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു) എല്ലാ സമുദായത്തിലും ഒരു സാക്ഷിയെ അവരുടെമേൽ അവരുടെ സ്വന്തങ്ങളിൽ നിന്ന്, അവരിൽ നിന്ന്തന്നെ നാം വരുകയും ചെയ്യും. നിന്നെക്കൊണ്ട് സാക്ഷിയായി ഇക്കൂട്ടരുടെമേൽ നാം ഇറ ക്കുക (അവതരിപ്പിക്കുക)യും ചെയ്തു നിനക്ക്, നിന്റെമേൽ (വേദ) ഗ്രമ്ലം വിവരണമായിട്ട് എല്ലാ കാര്യത്തിനും മാർഗദർശന മായും കാരുണ്യമായും സന്തോഷവാർത്തയായും മുസ്ലിം കൾക്ക് ഓരോ സമുദായത്തിലെയും നബിമാർ, തങ്ങളുടെ പ്രബോധനത്തെ സംബന്ധിച്ച് തങ്ങളുടെ സമുദായം എന്ത് നിലപാട് സ്വീകരിച്ചുവെന്ന് ക്വിയാമത്ത് നാളിൽ സാക്ഷ്യം വഹിക്കുന്നതാണ്. കൂട്ടത്തിൽ, നബി തിരുമേനി ˜ ഈ സമുദായത്തിനും സാക്ഷിയായി വരും. ആ സാക്ഷ്യം തങ്ങൾക്ക് എതിരാകാതിരിക്കുവാൻ എല്ലാവരും സൂക്ഷിക്കേണ്ടതു ണ്ടെന്ന് അല്ലാഹു ഉണർത്തുന്നു. ഈ വിഷയം സൂ: 41 ലും അല്ലാഹു ഉണർത്തി യിട്ടുണ്ട്. അതിലെ വാചകം ഇതാണ് (എല്ലാ സമുദായത്തിൽ നിന്നും നാം ഓരോ സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേൽ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുകയും ചെയ്യുമ്പോൾ എങ്ങിനെയായിരിക്കും (ഇവരുടെ സ്ഥിതി)?! ആ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ച സംഗതികൾ ഇവിടെയും ഓർക്കു ന്നത് നന്നായിരിക്കും. അന്നത്തെ ദിവസം രക്ഷ കിട്ടുവാനും, നബി തിരുമേനി ˜ യുടെ സാക്ഷ്യം അനുകൂലമായിരിക്കുവാനുമുള്ള ഏകമാർഗം അല്ലാഹുവിന്റെ കൽപനാ നിർദേ ശങ്ങൾ അനുസരിക്കലാണല്ലോ. അതുകൊണ്ടാണ് അടുത്ത വാക്യത്തിൽ അവതരിപ്പിച്ച കാര്യവും ഉണർത്തിയിരിക്കുന്നത്. സവിശേഷതകളായി ഇവിടെ എടുത്തുകാട്ടിയത് നാലു കാര്യങ്ങളാകുന്നു. 1. (എല്ലാ കാര്യത്തിനും വിവരണമാണത്). അതായത്, നൻമകൾ സമ്പാദിക്കുവാനും, തിൻമകളിൽ നിന്ന് ഒഴിവായിരിക്കുവാനും വേണ്ടുന്ന എല്ലാ കാര്യ ങ്ങളും അതിൽ സവിസ്തരം വിവരിക്കപ്പെട്ടിട്ടുണ്ടെന്ന് സാരം. വേറൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: (ഈ ഗ്രമ്ലത്തിൽ നാം യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല) (6:38) 2. (മാർഗദർശനവുമാണത്). അതായത്, ദുർമാർഗത്തിൽ പതിക്കാതെ സൻമാർഗത്തിൽ ചരിക്കുവാൻ വേണ്ടുന്ന ഉപദേശ നിർദേശങ്ങളുടെ സമാഹാരമാണത്. 3. (കാരുണ്യവുമാണത്). അതെ, മനുഷ്യർ ദുർമാർഗത്തിലകപ്പെട്ടു ശിക്ഷാർഹ രായിത്തീരാതിരിക്കുവാനും, അവർക്ക് മോക്ഷവും വിജയവും കൈവരുവാനും വേണ്ടി അവരുടെ നേരെയുള്ള കാരുണ്യം നിമിത്തം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു മഹാ നുഗ്രഹമാണത്. (ലോകർക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. 21:107). പക്ഷേ, അതിൽ വിശ്വസിക്കുകയും, അതിന്റെ മാർഗദർശനം സ്വീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അനുഗ്രഹം ആസ്വദിക്കുവാൻ ഭാഗ്യമുണ്ടാ മുസ്ലിംകൾ. 4. (മുസ്ലിംകൾക്ക് സന്തോഷവാർത്തയുമാണ്.) അപ്പോൾ, യഥാർഥ മുസ്ലിംകളല്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് സന്തോഷവാർത്തയായിരിക്കു കയില്ലതാക്കീത് സ്വാഭാവികമാകുന്നു. എല്ലാ കാര്യത്തിന്റെയും വിവരണമാണ് ( ) എന്ന് പറഞ്ഞ തുകൊണ്ട് മനുഷ്യസമുദായത്തിൽ കാലാകാലം ഏർപെട്ടുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സകല കാര്യങ്ങളുടെയും വിധി സവിസ്തരം പ്രതിപാദിക്ക പ്പെട്ടിട്ടുണ്ടെന്നോ, വ്യക്തമായി പ്രസ്താവിക്കപ്പെടാത്ത എല്ലാ കാര്യവും മനുഷ്യന് അവന്റെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാമെന്നോ ധരിച്ചുകൂടാ. ക്വുർ ആൻ എല്ലാ കാര്യത്തിന്റെയും വിവരണമാണെ' ഇവിടെയും "എല്ലാ കാര്യവും നാം ശരിക്ക് വിശദീകരിച്ചിരിക്കുന്നു' വെന്ന് സൂ: 12 ലും അല്ലാഹു പറഞ്ഞതിന്റെ അർഥം ആവശ്യമായ എല്ലാ കാര്യവും സവിശദം അതിൽ വിവരിച്ചിട്ടുണ്ട് എന്നത്രെ. ഇതുമൂലം അതിൽ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളുടെ വിവരണം ലഭിക്കുന്നത് എങ്ങനെയാണെന്ന് കൂടി മനിലാക്കേണ്ടിയിരിക്കുന്നു. അതിപ്രകാരമാകുന്നു:- (1) വളരെയധികം വിഷയങ്ങൾ വ്യക്തമായ ഭാഷയിൽ തന്നെ സവിശദം വിവരിച്ചിരിക്കുന്നു. തൗഹീദ്, ശിർക്ക്, പരലോകജീവിതം എന്നിങ്ങനെ മൗലിക പ്രധാ നങ്ങളായ വിഷയങ്ങൾ തുടങ്ങി വുദ്വൂ, തയമ്മും, അനന്തരാവകാശ നിയമങ്ങൾ എന്നി ങ്ങനെ കർമാനുഷ്ഠാനപരമായ ഏതാനും കാര്യങ്ങൾവരെ പലതും അതിൽ ഉൾപ്പെ ടുന്നു. (2) വിഭാവനം ചെയ്യുന്ന തത്വങ്ങളെയും, അതിലെ ഉപദേശ നിർദേശങ്ങ ളെയും അടിസ്ഥാനമാക്കി വളരെയധികം കാര്യങ്ങൾ വാക്ക് മുഖേനയും, പ്രവൃത്തി മുഖേ നയും നബിതിരുമേനി ˜ യും വിവരിച്ചു തന്നിരിക്കുന്നു. ഇതിനാണ് നബി ˜ യുടെ സുന്നത്ത് (ചര്യ) എന്ന് പറയപ്പെടുന്നത്. "നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ നല്ല തായ മാതൃകയുണ്ട്.' (33:21) എന്നും മറ്റുമുള്ള വചനങ്ങൾ ഇതാണ് ചൂണ്ടി ക്കാട്ടുന്നത്. "എനിക്ക് അതോടൊപ്പം അത്രയും നൽകപ്പെട്ടിരിക്കുന്നു.' (ദാ.) എന്ന് തിരുമേനി അരുളിച്ചെയ്തതും അതാണ് കുറിക്കുന്നത്. നബി ˜ യുടെ സുന്ന ത്തിനെ പിൻപറ്റുന്നത് യഥാർഥത്തിൽ അല്ലാഹുവിന്റെ ഗ്രമ്ലത്തെ പിൻപറ്റൽ തന്നെ യാണ്താനും. അല്ലാഹു പറയുന്നു: (ആർ റസൂലിനെ അനു സരിച്ചുവോ അവൻ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു. (4:80). ചെറുതും വലുതു മായി ലോകാവസാനംവരെയുണ്ടാകുന്ന സകല കാര്യങ്ങളും വിവരിക്ക പ്പെട്ടിട്ടില്ലെന്നും, അത് പ്രായോഗികമല്ലെന്നും വ്യക്തമാണ്. അതുകൊണ്ടാണ് റസൂലിന്റെ മാതൃക പിൻപറ്റുവാനും റസൂലിന്റെ കൽപനകൾ അനുസരിക്കുവാനും അല്ലാഹു കൽപി ച്ചിരിക്കുന്നതും. (3) എനി, സുന്നത്തിലും വ്യക്തമായി വിധി പ്രസ്താവിക്കപ്പെട്ടിട്ടി ല്ലാത്ത വല്ല വിഷയവും നേരിടുമ്പോൾ, ആ രണ്ടിലും വ്യക്തമാക്കപ്പെട്ട തത്വങ്ങൾ, നിർദേ ശങ്ങൾ, സൂചനകൾ ആദിയായവയെ അടിസ്ഥാനമാക്കി അർഹതയും പ്രാപ്തിയുമു ആളുകൾ അവയിൽ നിന്ന് കണ്ടുപിടിച്ചു അവക്ക് പരിഹാരം കാണാവുന്നതാകുന്നു. ഇതാണ് "ഇജ്തിഹാദ്' ( ) എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെടുന്നത്. വിസ്തരിക്കുവാൻ ഇവിടെ സൗകര്യമില്ല. അതിന് അതി ന്റെതായ പ്രത്യേക ഗ്രമ്ലങ്ങളെ ആശ്രയിക്കേണ്ടതാണ്. എല്ലാ കാര്യത്തി ന്റെയും വിവരണവും വിശദീകരണവുമാണ് എന്ന് പറഞ്ഞതിന്റെ ബാഹ്യാർഥം മാത്രം പൊക്കിപ്പിടിച്ചു കൊണ്ട് മാത്രമെ മുസ്ലിംകൾ പ്രമാണമായി അംഗീകരി ക്കേണ്ടതുള്ളൂവെന്നും, നബി ˜ യുടെ സുന്നത്തും മറ്റും ഇസ്ലാമിന്റെ പ്രമാണമല്ലെന്നു മൊക്കെ ചില പിഴച്ച കക്ഷികൾ വാദിച്ചുവരാറുണ്ട്. അവരുടെ വാദപ്രകാരം ഇസ്ലാ മിക നിയമങ്ങൾക്ക് രൂപം നൽകുന്നപക്ഷം, നമസ്കാരം സക്കാത്ത് തുടങ്ങിയ അനു ഷ്ഠാനങ്ങൾക്ക്പോലും ഒരു നിശ്ചിത രൂപമോ, നിയമവ്യവസ്ഥയോ ഉണ്ടായിരിക്കുവാൻ നിവൃത്തിയില്ലാതെവരും. നമസ്കാരം എന്ന് പേർ പറയപ്പെടാവുന്ന വല്ല കർമരൂ പവും എപ്പോഴെങ്കിലും ആചരിച്ചാൽ നമസ്കാരത്തിന്റെ കടമതീർന്നുവെന്നും, സകാത്ത് എന്ന് പറയപ്പെടാവുന്നവിധം വല്ലതും ചിലവഴിച്ചാൽ ആ കടമയും തീർന്നുവെന്നുമായി രിക്കും ഫലത്തിൽ ആ വാദത്തിന്റെ അർഥം. ചുരുക്കത്തിൽ മതപരമായ തനി അരാജ കത്വത്തിലേക്കുള്ള ക്ഷണമാണ് അതെന്ന് അൽപം ബുദ്ധിയും, ശകലം സത്യവിശ്വാസ വുമുള്ള ആർക്കും മനിലാക്കുവാൻ പ്രയാസമില്ല. മാത്രമല്ല, ആ വാദികൾപോലും പ്രമാണമായി അംഗീകരിക്കുന്ന വളരെയേറെ വചനങ്ങൾക്ക് യാതൊരു നിലയും വിലയുമില്ലാതാക്കുന്ന ഒരു വാദമാണത്. ( ജസ്ലഞ്ചല ) വിഭാഗം - 13 മർഹൂം ഡോക്ടർ മുസ്തഫാ ള്ളമ സ്ലത്ഥക്തളസ്ലന്ദലവ ള്ളമ സ്ലത്ഥക്തളസ്ലന്ദലവ ള്ളമ സ്ലത്ഥക്തളസ്ലന്ദലവ ള്ളമ സ്ലത്ഥക്തളസ്ലന്ദലവ ള്ളമ സ്ലത്ഥക്തളസ്ലന്ദലവ എന്ന ഗ്രമ്ലത്തിൽ ഈ വിഷയം വേണ്ടത് പോലെ വിവരിച്ചുകാണാം. "നബി ചര്യയും ഇസ്ലാം അതിന്റെ സ്ഥാനവും' എന്ന പേരിൽ ഈയുള്ള വൻ അതിനെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുമുണ്ട്. ൽപ്പറ
16:90۞إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ
(90) നിശ്ചയമായും അല്ലാഹു, നീതി ചെയ്വാനും, നന്മ ചെയ് വാനും, കുടുംബ ബന്ധമുള്ളവർക്ക് കൊടുക്കുവാനും കൽപിക്കുന്നു; നീചവൃത്തിയെയും, ദുരാചാര ത്തെയും, അതിക്രമത്തെയും കുറിച്ച് അവൻ വിരോധിക്കുകയും ചെയ്യുന്നു. നിങ്ങൾ ഓർമ വെക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് സദുപദേശം നൽകുകയാണ്. (90) നിശ്ചയമായും അല്ലാഹു കൽപിക്കുന്നു നീതിയെപ്പറ്റി (നീതി ചെയ്വാൻ) നന്മ (പുണ്യം) ചെയ്വാനും കൊടുക്കുവാനും അടുത്ത (കുടുംബ) ബന്ധമുള്ളവർക്ക് അവൻ വിരോധിക്കുകയും ചെയ്യുന്നു നീചവൃത്തിയെക്കുറിച്ച് വെറുക്കപ്പെട്ടതിനെയും, ദുരാചാരത്തെയും അതിക്രമത്തെ (ക്രമം തെറ്റുന്നതിനെധിക്കാരത്തെ)യും അവൻ നൽകുന്നു, ഉപദേശം നൽകുകയാണ് നിങ്ങളാകു വാൻ, ആയേക്കും നിങ്ങൾ ഉറ്റാലോചിക്കും, ഓർമവെക്കും. എല്ലാ നന്മകളുടെയും, തിന്മകളുടെയും നിദാനം അടങ്ങിയതും, സൻമാർഗ വ്യവ സ്ഥയുടെ അടിത്തറയിലേക്ക് വിരൽ ചൂണ്ടുന്നതുമായ ഒരു വചനമത്രെ ഇത്. ഇബ്നു ജരീർ, ത്വബ്റാനീ, ഹാകിം (റ) മുതലായവരും, ബുഖാരീ (റ) അദ്ദേഹ ത്തിന്റെ "അദബി'ലും, ബൈഹക്വീ (റ) അദ്ദേഹത്തിന്റെ ഇബ്നു മസ് ഊദ് (റ) പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അല്ലാഹുവിന്റെ കിതാബിലെ ഏറ്റവും മഹത്തായ ആയത്ത് (അല്ലാഹു-അവ നല്ലാതെ ഒരു ആരാധ്യനുമില്ലജീവത്തായുള്ളവനാണ്, സർവനിയന്താവായുള്ളവനാണ്) എന്ന ആയത്താകുന്നു. നന്മയും, തിന്മയും ഏറ്റവുമധികം ഉൾക്കൊള്ളുന്ന ആയത്ത് സൂറത്തുന്നഹ്ലിലെ (നിശ്ചയമായും അല്ലാഹു, നീതി ചെയ് വാനും നന്മ ചെയ്വാനും കൽപിക്കുന്നു) എന്ന (ഈ) ആയത്താകുന്നു. കാര്യങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കുവാൻ ഏറ്റവും പ്രേരിപ്പിക്കുന്ന ആയത്ത് സ്ല (ആർ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവന് അവൻ പോംവഴിരക്ഷാമാർഗം-ഏർപ്പെടുത്തിക്കൊടുക്കുകയും, അവൻ വിചാരിക്കാത്ത വിധ ത്തിലൂടെ അവന് ഉപജീവനം നൽകുകയും ചെയ്യും. (ത്വലാക്വ്:2) എന്നുള്ള ആയത്താ കുന്നു. സുപ്രതീക്ഷ നൽകുന്നതിൽ ഏറ്റവും ശക്തിമത്തായത് സ്ല. (പറയുക: തങ്ങളുടെ സ്വന്തങ്ങളോട് അതിരുകവിഞ്ഞ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് ആശ മുറിയരുത്. നിശ്ചയമായും അല്ലാഹു, പാപ ങ്ങൾ മുഴുവനും പൊറുക്കുന്നതാണ്. (സുമർ: 53) എന്ന ആയത്താകുന്നു." ഹാഫിള്വ് )യും മറ്റും ഉദ്ധരിച്ച ഒരു സംഭവത്തിൽ ഇപ്രകാരം വന്നിരിക്കുന്നു: അറേബ്യയിലെ ഒരു തത്വജ്ഞാനിയായിരുന്ന അക്ഥമുബ്നു സ്വൈഫിയ്യു ( ള്ളത്തട്ടിക്കഡ ) നബി ˜ യുടെ വെളിപാടിനെപ്പറ്റി കേട്ടപ്പോൾ, നേരിൽ ചെന്നു വിവരമറിയുവാൻ വേണ്ടി അദ്ദേഹം ആളയച്ചിരുന്നു. അവരിൽനിന്ന് അദ്ദേഹം ഈ ( ) ആയത്തിനെപ്പറ്റി അറിയുവാനിടയായി. അപ്പോൾ അദ്ദേഹം പറഞ്ഞു: "അദ്ദേഹംനബി ˜ ഉൽകൃഷ്ട സ്വഭാവങ്ങളെപ്പറ്റി കൽപിക്കുന്നതായും, നികൃഷ്ട സ്വഭാവങ്ങളെക്കുറിച്ച് വിരോധിക്കുന്നതായും കാണുന്നു. അതുകൊണ്ട് ഈ കാര്യത്തിൽ നിങ്ങൾ തലകളായിരിക്കണംവാലുകളായി തീരരുത്. (മുമ്പൻമാരാവണം. പിമ്പന്മാരാവരുത്.)' മൂന്ന് കാര്യങ്ങളാണ് ഈ വചനത്തിൽ അല്ലാഹു കൽപിക്കുന്നത്. 1-ാമ ത്തെത്: (നീതി). അമിതമാക്കുകയോ, വീഴ്ച വരുത്തുകയോ ചെയ്യാതെ, ഓരോ കാര്യത്തിലും അതതിന്റെ മദ്ധ്യമവും മിതവുമായ നില കൈക്കൊള്ളുക എന്നത്രെ നീതികൊണ്ട് വിവക്ഷ. അല്ലാഹുവിനെ സംബന്ധിക്കുന്നതോ, സൃഷ്ടികളെ സംബന്ധി ക്കുന്നതോ ആയ ഏത് കാര്യത്തിലുംസ്വന്തം നിർബന്ധമാ കുന്നു നീതി പാലിക്കപ്പെടാത്ത കാര്യങ്ങളെല്ലാം അനീതിയും അക്രമവും തന്നെ. അബ്ദു ല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (റ) ന്റെ പ്രസിദ്ധമായ ഒരു സംഭവത്തിൽ നബി ˜ അദ്ദേഹത്തോട് ഇങ്ങിനെ പറയുകയുണ്ടായി: "നിശ്ചയമായും, തന്റെ ശരീരത്തോട് തനിക്ക് കടമയുണ്ട്; തന്റെ കണ്ണുകളോടും തനിക്ക് കടമയുണ്ട്; തന്റെ ഭാര്യയോടും തനിക്ക് കട സന്ദർശിക്കുന്നവരോടും തനിക്ക് കടമയുണ്ട്. അതുകൊണ്ട് എല്ലാ മാസ ത്തിലും താൻ മൂന്ന് (സുന്നത്ത്) നോമ്പ് നോറ്റാൽ മതി. കാരണം, തനിക്ക് ഓരോ നന്മക്കും പത്തിരട്ടി (പ്രതിഫലം) ഉണ്ടായിരിക്കും. അപ്പോൾ അത്, കാലം മുഴുവനും നോമ്പുപിടിക്കലായി' (ബു.മു.) നീതിപാലനത്തിൽ ഒന്നാം സ്ഥാനം അർഹിക്കുന്നത് അല്ലാഹുവിന്റെ അധികാരാ വകാശങ്ങളും, മഹത്വങ്ങളും അവന് മാത്രം വകവെച്ചു കൊടുക്കുകയെന്ന തൗഹീദും, അനീതികളിൽ വെച്ച് ഏറ്റവും ഗൗരവമേറിയത് അതിന്റെ വിപരീതമായ ശിർക്കുമാകു ന്നുവെന്ന് പറയേണ്ടതില്ല. അതെ, (നിശ്ചയമായും, ശിർക്ക് വമ്പിച്ച അനീതിയാകുന്നു. (31:13) മുഹമ്മദുബ്നുൽ ക്വുറള്വീ (റ) ( )യിൽ നിന്ന് ഇബ്നു അബീ ഹാതിം (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: എന്നെ (ഖലീഫഃ) ഉമറുബ്നു അബ്ദിൽ അസീസ് (റ) വിളിച്ചു "എനിക്ക് നീതിയെക്കുറിച്ച് വിവരിച്ചു തരണം' എന്നാ വശ്യപ്പെട്ടു. ഞാൻ ഇങ്ങിനെ പറഞ്ഞു: "അഹോ! വലിയൊരു കാര്യത്തെക്കുറിച്ചാണ് നിങ്ങൾ ചോദിച്ചത്. ചെറിയ മനുഷ്യർക്ക് നിങ്ങൾ പിതാവും, വലിയവർക്ക് മകനും, സമൻമാർക്ക് സഹോദരനും, അതേപ്രകാരം തന്നെ സ്ത്രീകളോടും ആയിക്കൊള്ളുക. ജനങ്ങളോട് അവരുടെ കുറ്റങ്ങൾക്കനുസരിച്ചും, അവരുടെ ശരീരങ്ങൾക്കനുസരിച്ചും ശിക്ഷാനടപടി സ്വീകരിക്കുക. നിങ്ങളുടെ ദേഷ്യം നിമിത്തം ഒരാളെയും ഒരൊറ്റ ചമ്മട്ടി യടിയും അടിക്കരുത്. എന്നാൽ നിങ്ങൾ അക്രമിയായിത്തീരും.' നീതിയുടെ വ്യാപ്തി മേലുദ്ധരിച്ചതിൽ നിന്നെല്ലാം വ്യക്തമാണല്ലോ. 2-ാമത്തെത്: (നന്മ പുണ്യം ചെയ്യൽ). നിർബന്ധ കടമ കൾ എന്നപോലെ ഐച്ഛികമായ ദാനധർമങ്ങൾ, ആരാധനാ കർമങ്ങൾ, ജനോപകാര പ്രദമായ കാര്യങ്ങൾ മുതലായ എല്ലാ പുണ്യകർമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇങ്ങോട്ട് തിന്മ ചെയ്തവരോട് അങ്ങോട്ട് തിന്മ ചെയ്യാതെ നന്മ ചെയ്തുകൊടുക്കുന്നത് ഏറ്റവും മേലേകിടയിലുള്ള നന്മയത്രെ. ഇബ്നു ഉമർ (റ) പ്രസ്താവിച്ചതായി ബുഖാരിയും, മുസ് ലിമും (റ) ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥിൽ എന്ന വാക്കിന് നബി ˜ നൽകിയ വ്യാഖ്യാനം ഇങ്ങിനെയാണ്: (നീ അല്ലാഹു വിനെ കാണുന്നുവെന്നപോലെ അവനെ നീ ആരാധിക്കുകയാണ്. നീ അവനെ കാണു ന്നില്ലെങ്കിൽ, നിശ്ചയമായും അവൻ നിന്നെ കാണുന്നുണ്ട്). 3-ാമത്തെത് (കുടുംബ ബന്ധമുള്ളവർക്ക് കൊടുക്കൽ). ഇത് വാസ്ത വത്തിൽ ആദ്യത്തെ രണ്ട് കൽപനകളിൽ ഉൾപ്പെട്ടതാണെങ്കിലും ഇതിന്റെ പ്രാധാന്യം നിമിത്തം പ്രത്യേകം എടുത്തുപറഞ്ഞിരിക്കുകയാണ്. സന്ദർഭവും, ആവശ്യവുമനുസ രിച്ച് അടുത്ത ബന്ധുക്കൾക്ക് ധനംകൊണ്ടും, വാക്ക് കൊണ്ടും, പ്രവൃത്തികൊണ്ടും ചെയ്തുകൊടുക്കുന്ന എല്ലാ നന്മകളുമാണ് വിവക്ഷ. കുടുംബബന്ധം പാലിക്കുവാൻ പ്രേരിപ്പിക്കുകയും അത് മുറിക്കുന്നതിനെപ്പറ്റി ആക്ഷേപിക്കുകയും ചെയ്യുന്ന എത്രയോ വചനങ്ങളും, നബിവചനങ്ങളും നിലവിലുള്ളത് പ്രസ്താവ്യമത്രെ. മൂന്ന് കാര്യങ്ങൾ കൽപിച്ചതുപോലെ, മൂന്നു കാര്യങ്ങൾ ഇൗ വചനത്തിൽ അല്ലാഹു വിരോധിക്കുകയും ചെയ്യുന്നു. 1-ാമത്തെത്: (നീചവൃത്തി). സ്വേച്ഛകൾക്കും, വികാരങ്ങൾക്കും വഴങ്ങിക്കൊ ണ്ടുണ്ടാകുന്ന വ്യഭിചാരം, മോഷണം, മദ്യപാനം പോലെയുള്ള ദുർവൃത്തികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. വെറുക്കപ്പെട്ട കാര്യം). മതദൃഷ്ട്യാ നിഷിദ്ധ മായതും, ജനമദ്ധ്യെ ആക്ഷേപകരമായതും, നിഷ്പക്ഷബുദ്ധിയും തന്റേടവുമുള്ള ആളു കൾ വെറുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഇതിൽപെടുന്നു. 3-ാമത്തെത് (അതിക്രമം). അക്രമമായോ, അഹംഭാവംകൊണ്ടോ, അസൂയ നിമി ത്തമോ, സ്വാർഥ താൽപര്യങ്ങളെ മുൻനിറുത്തിയോ ഉണ്ടാകുന്ന കയ്യേറ്റം, വാക്കേറ്റം മുതലായ എല്ലാ അതിരുകവിച്ചലുകളും ഇതിൽ ഉൾപ്പെടുന്നു. ഇങ്ങിനെ ചില കാര്യങ്ങൾ നിങ്ങളോട് അല്ലാഹു കൽപിക്കുകയും, ചില കാര്യങ്ങളെ നിങ്ങളോട് വിരോധിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഐഹികവും, പാരത്രികവുമായ ഗുണത്തിന് വേണ്ടിയാണ്-അല്ലാഹുവിന് അതുമൂലം യാതൊന്നും നേടുവാനില്ല. നിങ്ങൾ മനിരുത്തി ആലോചിച്ചുനോക്കിയാൽ നിങ്ങൾക്ക് തന്നെ അത് മനിലാക്കാം. അതു കൊണ്ട് ഈ ഉപദേശങ്ങൾ നിങ്ങൾ മുറുകെ പിടിക്കണം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ട് ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നു: (നിങ്ങൾ ഓർമ വെക്കുവാനായി അല്ലാഹു നിങ്ങൾക്ക് സദുപദേശം നൽകുകയാണ്.) ഈ വചനത്തിൽ മൊത്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളുടെ ചില ഉദാഹരണങ്ങളാണ് തുടർന്നുള്ള വചനങ്ങളിൽ കാണുന്നത്.
16:91وَأَوۡفُواْ بِعَهۡدِ ٱللَّهِ إِذَا عَٰهَدتُّمۡ وَلَا تَنقُضُواْ ٱلۡأَيۡمَٰنَ بَعۡدَ تَوۡكِيدِهَا وَقَدۡ جَعَلۡتُمُ ٱللَّهَ عَلَيۡكُمۡ كَفِيلًاۚ إِنَّ ٱللَّهَ يَعۡلَمُ مَا تَفۡعَلُونَ
(91) നിങ്ങൾ കരാർ (അഥവാ ഉട മ്പടി) ചെയ്യുമ്പോൾ, അല്ലാഹുവിന്റെ (വക) കരാറിനെ നിങ്ങൾ നിറവേറ്റു കയും ചെയ്യുവിൻ; സത്യ (വാചക) ങ്ങളെ ഉറപ്പിച്ചതിന് ശേഷം, നിങ്ങൾ അവയെ ലംഘിക്കുകയും അരുത്; നിങ്ങളുടെ മേൽ നിങ്ങൾ അല്ലാഹു വിനെ ജാമ്യക്കാരനാക്കി (അഥവാ സാക്ഷിയാക്കി) ക്കഴിഞ്ഞ സ്ഥിതിക്ക്. നിശ്ചയമായും അല്ലാഹു, നിങ്ങൾ ചെയ്യുന്നതിനെപ്പറ്റി അറിയുന്നതാണ്. (91) നിങ്ങൾ നിറവേറ്റുക (പൂർണമാക്കുക)യും ചെയ്യുവിൻ കരാ റിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ അല്ലാഹുവിന്റെ നിങ്ങൾ കരാർ (ഉട മ്പടി) ചെയ്താൽ നിങ്ങൾ ഉടക്കുക (ലംഘിക്കുക) യും ചെയ്യരുത് സത്യ (ശപഥ)ങ്ങളെ ശേഷം, പിന്നീട് അവയെ ബലപ്പെടുത്തിയ (ഉറ പ്പിച്ച) തിന്റെ നിങ്ങൾ ആക്കിയിരിക്കെ അല്ലാഹുവിനെ നിങ്ങ ളുടെ മേൽ ജാമ്യക്കാരൻ, ഏറ്റെടുത്തവൻ, ഉത്തരവാദി നിശ്ചയമായും അല്ലാഹു അവൻ അറിയും, അറിയുന്നു നിങ്ങൾ ചെയ്യുന്നതിനെ (അല്ലാഹുവിന്റെ വക കരാർ) കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്താണെന്നു ള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാം. തോന്നുന്നതും ഇമാം ഇബ്നു ജരീർ, ഇമാം റാസീ (റ) മുതലായവർ സ്വീകരിച്ചിരിക്കുന്നതുമായ അഭിപ്രായമനുസരിച്ച് ഒന്നാമത്തെ വാക്യ ത്തിൽ മനുഷ്യർ സ്വയം ഏറ്റെടുക്കുന്ന എല്ലാതരം കരാറ് ബാധ്യതകളും നിറവേറ്റേണ്ട താണ് ന്നുള്ള ഒരു പൊതുകൽപനയും, രണ്ടാമത്തെ വാക്യത്തിൽ, അല്ലാഹുവിനെ മുൻനിർത്തി ചെയ്യുന്ന ശപഥങ്ങളൊന്നും ലംഘിച്ചുകൂടാത്തതാണെന്നുള്ള ഒരു പ്രത്യേക കൽപനയും അടങ്ങിയിരിക്കുന്നു. എല്ലാ ശപഥങ്ങളും നിറവേറ്റുവാൻ കടപ്പെട്ടവയാണെ ങ്കിലും അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അതിനെ ശക്തിപ്പെടുത്തുമ്പോൾ ആ കടമ കൂടുതൽ ശക്തിപ്പെടുന്നുവെന്നും, അതാണ് (അവയെ ഉറപ്പിച്ചശേഷം) എന്ന വാക്ക് സൂചിപ്പിക്കുന്നതെന്നും ഇൗ അഭിപ്രായക്കാർ ചൂണ്ടിക്കാട്ടുന്നു. മനഃപൂർവമല്ലാതെ വന്നുപെടുന്ന സത്യങ്ങൾ പാലിക്കൽ നിർബന്ധമില്ലെന്ന് 2:225 ലും, 5:92 ലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാര്യത്തിൽ സത്യം ചെയ്തശേഷം, അതിനെക്കാൾ ഉത്തമമായത് മറ്റൊന്നായിരുന്നുവെന്ന് ബോധ്യപ്പെട്ടാൽ, ആദ്യത്തെ സത്യം ലംഘിക്കുകയും, അതിന് പ്രായശ്ചിത്തം ( ) ചെയ്തുകൊണ്ട് കൂടുതൽ ഉത്തമമായത് സ്വീകരിക്കേണ്ടതാണെന്ന് നബി ˜ യും ( ) അരുളിച്ചെയ്തിരിക്കുന്നു. (ബു.മു.) അപ്പോൾ, ഇൗ രണ്ട്രൂപവും ഒഴിച്ചുള്ള സത്യങ്ങളെക്കുറിച്ചായിരിക്കും ഇവിടെ (അവയെ ഉറപ്പിച്ചശേഷം) എന്ന് പറഞ്ഞിരിക്കുന്നതെന്ന് മനിലാക്കേണ്ടി യിരിക്കുന്നു. നിങ്ങൾ സത്യങ്ങളും കരാറുകളും ചെയ്യുന്നതും, അവ ലംഘി ക്കുന്നതുമൊക്കെ അല്ലാഹു അറിയുന്നതാണ്; അതുകൊണ്ട് നിങ്ങൾ അതൊക്കെ വളരെ സൂക്ഷ്മമായി ചെയ്യേണ്ടതാണ്; ഇല്ലാത്തപക്ഷം, നിങ്ങൾ അവന്റെ മുമ്പാകെ ഉത്തരം പറയേണ്ടിവരും എന്നൊക്കെയാണ് അവസാനത്തെ വാക്യം മുഖേന അല്ലാഹു ഓർമി പ്പിക്കുന്നത്. അല്ലാഹു തുടർന്നു പറയുന്നു:- ( ) ഹദീഥിന്റെ പൂർണരൂപം അൽബക്വറഃയിലെ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.
16:92وَلَا تَكُونُواْ كَٱلَّتِي نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَٰثٗا تَتَّخِذُونَ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ أَن تَكُونَ أُمَّةٌ هِيَ أَرۡبَىٰ مِنۡ أُمَّةٍۚ إِنَّمَا يَبۡلُوكُمُ ٱللَّهُ بِهِۦۚ وَلَيُبَيِّنَنَّ لَكُمۡ يَوۡمَ ٱلۡقِيَٰمَةِ مَا كُنتُمۡ فِيهِ تَخۡتَلِفُونَ
(92) (പിരിമുറുക്കി) ഉറപ്പുണ്ടായ ശേഷം തന്റെ നൂൽ (പിരി) ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവ ളെപ്പോലെ നിങ്ങൾ ആയിത്തീരു കയും ചെയ്യരുത്; നിങ്ങളുടെ (കരാ റുകളിലെ) സത്യങ്ങളെ നിങ്ങൾക്കി ടയിൽ (കടന്നുകൂടുന്ന) ഒരു ചതി മാർഗമാക്കിക്കൊണ്ട്; ഒരു സമൂഹം ഒരു സമൂഹത്തെക്കാൾ വളർന്നത് (പെരുപ്പമുള്ളത്) ആയിരിക്കുന്നതി നാൽ. അത് മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യു കാര്യത്തിൽ നിങ്ങൾ ഭിന്നാഭിപ്രായത്തിലായി ക്കൊണ്ടിരിക്കുന്നുവോ അത് ക്വിയാ മത്ത് നാളിൽ അവൻ നിങ്ങൾക്ക് വ്യക്തമാക്കിത്തരുക തന്നെ ചെയ്യുന്ന താണ്. (92) നിങ്ങളായിരിക്കയും ചെയ്യരുത് യാതൊരുവളെപ്പോലെ അവൾ ഉടച്ചു അവളുടെ നൂൽ ശേഷം ശക്തിയുടെ, ഉറപ്പിന്റെ ഉടഞ്ഞവയായി (ഉടഞ്ഞ തുണ്ടങ്ങളായി, ഇഴകളായി) നിങ്ങൾ ആക്കിക്കൊണ്ട് നിങ്ങളുടെ സത്യങ്ങളെ കടന്നുകൂടുന്നത് (ചതിമാർഗം) നിങ്ങൾക്കിടയിൽ ആയിരിക്കുന്നതിനാൽ ഒരു സമൂഹം അത് അധികം വളർന്നത്, പൊന്തിനിൽക്കുന്നത് (പെരുപ്പമുള്ളത്) ഒരു സമൂഹത്തെക്കാൾ നിങ്ങളെ പരീക്ഷിക്കുക മാത്രം ചെയ്യുന്നു അല്ലാഹു അതുകൊണ്ട് (മൂലം) അവൻ വ്യക്തമാക്കി (വിവരിച്ചു) തരുക തന്നെ ചെയ്യും നിങ്ങൾക്ക് ക്വിയാമത്ത് നാളിൽ നിങ്ങളായിരുന്നതിനെ അതിൽ നിങ്ങൾ ഭിന്നിക്കും, (ഭിന്നാഭിപ്രായത്തിലായിരിക്കും.) ഒരുകൂട്ടർ മറ്റേ കൂട്ടരെക്കാൾ ഉയർച്ചയും വളർച്ചയും ഉള്ളവരാണെന്ന കാരണത്താൽ, നിങ്ങൾക്കിടയിൽ ചതിയും കുഴപ്പവും കടന്നുകൂടുവാൻ ഇടവരുത്തുമാറ് തമ്മിൽതമ്മിൽ നടന്നിട്ടുള്ള സത്യങ്ങളും ശപഥങ്ങളും നിങ്ങൾ ലംഘിക്കരുത്. നൂൽനൂൽക്കാറുള്ള ഒരു സ്ത്രീ വളരെ പണിപ്പെട്ടു നല്ലപോലെ പിരിമുറുക്കി നൂലുണ്ടാക്കിയശേഷം, വീണ്ടും ആ നൂൽ ഉടച്ചു പഴയപടി ഉടഞ്ഞ ധൂളങ്ങളാക്കിമാറ്റുന്നത് പോലെ ബുദ്ധിഹീനമായ ഒരു ഏർപ്പാടാണ് ഒരിക്കൽ ഉറപ്പിച്ച സത്യം പിന്നീട് ലംഘിക്കുന്നത്. ഒരുകൂട്ടർ എണ്ണത്തിലും, വണ്ണത്തിലും കൂടുതലും മറ്റെവർ കുറവുമായിരിക്കുന്നത് അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പരീക്ഷണമാകുന്നു. ആകയാൽ ശക്തമായ വിഭാഗം അശക്തമായ വിഭാഗത്തോട് കൂടുതൽ സത്യവും മര്യാദയും പാലിക്കുകയാണ് വേണ്ടത്. പിന്നെ, അഭിപ്രായാദർശ ങ്ങളിൽ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നിപ്പിന്റെ കാര്യമാണുള്ളത്. അതിനെപ്പറ്റി ക്വിയാമ നാളിൽ അല്ലാഹു വേണ്ടപ്രകാരം ചെയ്തുകൊള്ളും. ഒരു കൂട്ടരുമായി സഖ്യ ഉട മ്പടി നടന്നശേഷം, കൂടുതൽ ശക്തരായ മറ്റൊരു കൂട്ടരുമായി സഖ്യത്തിന് അവസരം കാണുമ്പോൾ, ആദ്യത്തെ സഖ്യം ലംഘിക്കുക അറബികളിൽ പതിവുണ്ടായിരുന്ന തിനെ നിരോധിക്കുകയാണ് ഈ വചനത്തിന്റെ താൽപര്യമെന്നും, അതല്ല, മുസ്ലിംക ളുമായി ഉടമ്പടി നടന്നശേഷം ക്വുറൈശികളുടെ ശക്തിപ്രതാപം കണ്ടു ആ ഉടമ്പടി ലംഘിച്ചിരിക്കുന്നവരെക്കുറിച്ചുള്ള ആക്ഷേപമാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്നും പറയപ്പെടുന്നു. ഏതായാലും, ആയത്തിലെ ആശയം വ്യക്തവും എല്ലാ കരാറ് ലംഘന ങ്ങളെയും പൊതുവെ ബാധിക്കുന്നതും തന്നെ. (റ) യുടെ ഖിലാഫത്ത് കാലത്ത് നടന്ന ഒരു സംഭവം ഇങ്ങിനെ ഉദ്ധരിക്ക പ്പെട്ടിരിക്കുന്നു: അദ്ദേഹവും, റോമായിലെ രാജാവുമായി ഒരു സമാധാനസന്ധി നടന്നു. കാലാവധി അവസാനിക്കാറായപ്പോൾ, അദ്ദേഹം സൈന്യവുമായി പുറപ്പെട്ടു റോമാ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവധി അവസാനിക്കുന്നതോടെ ഓർക്കാപ്പുറത്ത് ആക്രമണം നടത്തുവാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ഈ അവസരത്തിൽ അംറുബ്നു അബസഃ (റ) ഇപ്രകാരം പറഞ്ഞു: "അല് ലാഹു അക്ബർ! കരാർ നിറവേറ്റുക! വഞ്ചിക്കുകയല്ല ചെയ്യേണ്ടത്. റസൂൽ ˜ ഇങ്ങിനെ പറ യുന്നത് ഞാൻ കേട്ടിരിക്കുന്നു: "ആർക്കെങ്കിലും അവന്റെയും, ഒരു ജനതയുടെയും ഇടക്ക് വല്ല അവധി നിശ്ചയവും ഉണ്ടായിരുന്നാൽ, ആ അവധി തീരുന്നത് വരെ അതിലെ ഒരു കെട്ടും അവൻ അഴിക്കരുത്. (ഒരു നിശ്ചയവും ലംഘിക്കരുത്)' അങ്ങനെ സൈന്യവുമായി മടങ്ങിപ്പോന്നു. (ഇബ്നു കഥീർ)
16:93وَلَوۡ شَآءَ ٱللَّهُ لَجَعَلَكُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَلَتُسۡـَٔلُنَّ عَمَّا كُنتُمۡ تَعۡمَلُونَ
(93) അല്ലാഹു ഉദ്ദേശിച്ചിരുന്നെ ങ്കിൽ നിങ്ങളെ അവൻ ഒരേ സമുദാ യമാക്കുമായിരുന്നു. എങ്കിലും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴിപിഴവിലാക്കുകയും, അവൻ ഉദ്ദേ ശിക്കുന്നവരെ അവൻ നേർവഴിയിലാ ക്കുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെക്കു റിച്ച് തീർച്ചയായും, നിങ്ങൾ ചോദി ക്കപ്പെടുക തന്നെ ചെയ്യും. (93) ഉദ്ദേശിച്ചിരുന്നെങ്കിൽ അല്ലാഹു നിങ്ങളെ അവൻ ആക്കു മായിരുന്നു, ആക്കുകതന്നെ ചെയ്തിരുന്നു ഒരേ സമുദായം, സമൂഹം എങ്കിലും അവൻ വഴിപിഴവിലാക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുകയും ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവരെ തീർച്ചയായും നിങ്ങൾ ചോദിക്കപ്പെടുക തന്നെ ചെയ്യും നിങ്ങളായിരുന്നതിനെ പ്പറ്റി നിങ്ങൾ പ്രവർത്തിക്കും. ഒരുകൂട്ടർ മറ്റൊരു കൂട്ടരെക്കാൾ അധികമുള്ളവരും ശക്തരുമായിരിക്കുന്നത് അല്ലാ ഹുവിന്റെ ഒരു പരീക്ഷണമാണെന്നും, എല്ലാവരും ഒരേ ആശയാദർശക്കാരായിരിക്കയി ല്ലെന്നും കഴിഞ്ഞ വചനത്തിൽ സൂചിപ്പിക്കപ്പെട്ടു. അതിന്റെ തുടർച്ചയായിട്ടാണ് ഈ വചനം നിലകൊള്ളുന്നത്. മനുഷ്യസമുദായം സന്മാർഗികൾ മാത്രമോ, ദുർമാർഗികൾ മാത്രമോ ആയ ഒരേതരക്കാരായിരിക്കുവാനല്ല അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്. സന്മാർഗി കളും ദുർമാർഗികളും മിശ്രമായ ഒരു സമുദായമായിരിക്കുവാനാണ് അവൻ ഉദ്ദേശിച്ചിരി ക്കുന്നത്. പിന്നീട് ഓരോ കൂട്ടരെപ്പറ്റി അവൻ ചോദ്യം ചെയ്തു വേണ്ട നടപടി എടുത്തു കൊള്ളും എന്ന് സാരം. ഒരേ സമുദായമാക്കിത്തീർക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യവും, അല്ലാഹു ഉദ്ദേ ശിക്കുന്നവരെ അവൻ വഴിപിഴവിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുകയും ചെയ്യുമെന്ന് പറഞ്ഞതിന്റെ താൽപര്യവും മുമ്പ് പല സന്ദർഭ ങ്ങളിലും നാം വിവരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. അടുത്ത വചനം മുതൽ സത്യങ്ങളെ സംബ ന്ധിച്ച സംസാരം തുടരുന്നു:-
16:94–96وَلَا تَتَّخِذُوٓاْ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ فَتَزِلَّ قَدَمُۢ بَعۡدَ ثُبُوتِهَا وَتَذُوقُواْ ٱلسُّوٓءَ بِمَا صَدَدتُّمۡ عَن سَبِيلِ ٱللَّهِ وَلَكُمۡ عَذَابٌ عَظِيمٞ
وَلَا تَشۡتَرُواْ بِعَهۡدِ ٱللَّهِ ثَمَنٗا قَلِيلًاۚ إِنَّمَا عِندَ ٱللَّهِ هُوَ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
مَا عِندَكُمۡ يَنفَدُ وَمَا عِندَ ٱللَّهِ بَاقٖۗ وَلَنَجۡزِيَنَّ ٱلَّذِينَ صَبَرُوٓاْ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ
(94) നിങ്ങളുടെ സത്യങ്ങളെ നിങ്ങൾ, നിങ്ങൾക്കിടയിൽ (കടന്നു കൂടുന്ന) ഒരു ചതിമാർഗമാക്കി ത്തീർക്കരുത്; അപ്പോൾ, (അത്നി മിത്തം) വല്ല ഉറച്ച തിന്റെ ശേഷം-ഇടറിപ്പോയേക്കും, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിങ്ങൾ തട്ടിത്തിരിഞ്ഞ(അഥവാ തട്ടി ത്തിരിച്ച)ത് മൂലം നിങ്ങൾ തിന്മ അനു ഭവിക്കുകയും ചെയ്തേക്കും; നിങ്ങൾക്ക് വമ്പിച്ച ശിക്ഷയുമുണ്ടാ യിരിക്കും. (95) അല്ലാഹുവിന്റെ (വക) കരാ റിന് നിങ്ങൾ അൽപമായ വില വാങ്ങുകയും ചെയ്യരുത്. നിശ്ചയ മായും, അല്ലാഹുവിങ്കലുള്ളത് തന്നെ യാണ്; നിങ്ങൾക്ക് ഉത്തമം -നിങ്ങൾക്കറിയാവുന്നതാണെങ്കിൽ. (96) നിങ്ങളുടെ അടുക്കലുള്ളത് തീർന്നുപോകുന്നതാണ്; അല്ലാഹുവി ങ്കലുള്ളതാകട്ടെ, ശേഷിക്കുന്നതുമാ കുന്നു. ക്ഷമിച്ചവർക്ക് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിൽ (വെച്ച്) നല്ലതനുസരിച്ച് അവരുടെ പ്രതിഫലം തീർച്ചയായും നാം നൽകുകയും തന്നെ ചെയ്യും. (94) നിങ്ങൾ ആക്കരുത് നിങ്ങളുടെ സത്യങ്ങളെ കട ന്നുകൂടുന്നത് (ചതി, വഞ്ചന) നിങ്ങൾക്കിടയിൽ എന്നാൽ ഇടറി (വഴുതി) പ്പോകും വല്ല പാദവും (കാലും) അത് ഉറച്ച (സ്ഥിരപ്പെട്ട) ശേഷം നിങ്ങൾ ആസ്വദിക്കുക (അനുഭവിക്കുക)യും ചെയ്യും തിന്മയെ, മോശമായത് (കഷ്ടത) നിങ്ങൾ തട്ടിത്തിരിഞ്ഞത് കൊണ്ട്, തിരിച്ചുവിട്ടത് നിമിത്തം മാർഗത്തിൽനിന്ന്, മാർഗം വിട്ട് അല്ലാഹുവിന്റെ നിങ്ങൾക്കുണ്ട്താനും ശിക്ഷ വമ്പിച്ചതായ (95) നിങ്ങൾ വാങ്ങുകയും ചെയ്യരുത് അല്ലാഹുവിന്റെ (വക) കരാറിന്, ഉടമ്പടിക്ക് (പകരം) വില, ക്രയം കുറഞ്ഞ, യാതൊന്ന് അല്ലാഹുവിങ്കലുള്ള അത് തന്നെ ഉത്തമം നിങ്ങൾക്ക് നിങ്ങളാണെങ്കിൽ നിങ്ങൾക്കറിയാ വുന്ന (താണെങ്കിൽ), നിങ്ങൾ അറിയുന്നു(വെങ്കിൽ) (96) നിങ്ങളുടെ പക്കൽ (അടുക്കൽ)ഉള്ളത് തീർന്നു (കഴിഞ്ഞു) പോകും അല്ലാഹുവിങ്കൽ ഉള്ള താകട്ടെ ശേഷിക്കുന്നതാണ് തീർച്ചയായും നാം പ്രതിഫലം നൽകുക തന്നെ ചെയ്യും ക്ഷമിച്ചവർക്ക് അവരുടെ കൂലി, പ്രതിഫലം നല്ലത് (അധികം നല്ലത്) അനുസരിച്ച് അവരായിരുന്നതിൽ അവർ പ്രവർത്തിക്കും. സത്യപ്രതിജ്ഞകളും കരാറുകളും ലംഘിക്കുന്നതിനെപ്പറ്റി മുമ്പും പലതും പ്രസ്താ വിച്ചു. അതിനെപ്പറ്റി ശക്തിയായ ഭാഷയിൽ വീണ്ടും ചില കാര്യങ്ങൾ അല്ലാഹു ഓർമി പ്പിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമാണിത് കുറിക്കുന്നത്. മുമ്പ് പറഞ്ഞത് പോലെ, നിരോധത്തിലും ആക്ഷേപത്തിലും എല്ലാതരം ശപഥങ്ങളും ലംഘനവും ഉൾപ്പെടുമെ ങ്കിലും, നബി ˜ യുമായി നടത്തപ്പെട്ട പ്രതിജ്ഞകളെ ലംഘിക്കുന്നത് സംബന്ധിച്ചാണ് ഈ വചനങ്ങളിൽ പ്രധാനമായും പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്നത്രെ പല ക്വുർ ആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഈ വചനങ്ങളിൽ കാണുന്ന ചില താക്കീ തുകളുടെ സ്വരം നോക്കുമ്പോഴും അതാണ് മനിലാകുന്നത്. ശപഥങ്ങളും കരാറു കളും ലംഘിക്കുന്നത് ചതിയും കുഴപ്പവും സൃഷ്ടിക്കലുമാണെന്നുള്ളതിന് പുറമെ, (1) അത് ഇസ്ലാമിന്റെ നേരായ മാർഗത്തിൽ കാലുറച്ചുനിന്നശേഷം അതിൽനിന്നുള്ള വ്യതി യാനമാണെന്നും, (2) അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിത്തിരിഞ്ഞു പോകുവാനും മറ്റുള്ളവരെ തെറ്റിത്തിരിക്കുവാനും അത് കാരണമാകുന്നതിനാൽ അതിന്റെ കടുത്ത ഫലം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കൂടി ഈ വചനങ്ങളിൽ താക്കീത് ചെയ്തി രിക്കുന്നു. അല്ലാഹുവിനെ മുൻനിർത്തി ചെയ്യുന്ന ഉടമ്പടികളെ ലംഘിക്കുന്നതിന്റെ അർഥം, ഐഹികമായ കാര്യലാഭങ്ങൾക്ക് അതിനെക്കാൾ പ്രാധാന്യം കൽപിക്കുക എന്നാണല്ലോ. ലംഘനം നിമിത്തം ഇഹത്തിൽ എന്ത് തന്നെ നേട്ടം ലഭിച്ചാലും അത് കേവലം തുച്ഛവും നേരെ മറിച്ചു പാലനം നിമിത്തം അല്ലാഹുവിങ്കൽ നിന്ന് ലഭി ക്കുവാനിരിക്കുന്ന നേട്ടങ്ങളാകട്ടെ, വമ്പിച്ചതും നിലനിൽക്കുന്നതുമാകുന്നു. സത്യപ്ര തിജ്ഞകൾ ശരിക്ക് പാലിക്കുവാൻ കുറെയൊക്കെ ക്ഷമയും, സഹനവും ആവശ്യമായി വന്നേക്കാം. എന്നാലതിന് അല്ലാഹു ഏറ്റം നല്ല പ്രതിഫലം നൽകാതിരിക്കുകയില്ല. എന്നൊക്കെയാണ് പിന്നീട് പ്രസ്താവിച്ചതിന്റെ സാരം.
16:97مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ
(97) ആണാവട്ടെ, പെണ്ണാവട്ടെ ആരെങ്കിലും താൻ സത്യവിശ്വാസി യായിക്കൊണ്ട് സൽക്കർമം പ്രവർത്തിച്ചാൽ, അവനെ, തീർച്ച യായും, നാം നല്ല (വിശിഷ്ടമായ) ഒരു ജീവിതം ജീവിപ്പിക്കുന്നതാണ്; അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന നല്ലതനുസരിച്ച് അവ രുടെ പ്രതിഫലം അവർക്ക് തീർച്ച യായും നാം നൽകുകയും ചെയ്യും. (97) ആർ പ്രവർത്തിച്ചുവോ, ആരെങ്കിലും പ്രവർത്തിച്ചാൽ നല്ല തിനെ, സൽക്കർമം ആണിൽനിന്ന്, ആണാവട്ടെ അല്ലെങ്കിൽ പെണ്ണിൽനിന്ന്, പെണ്ണാവട്ടെ അവൻ (താൻ, അയാൾ) ആകട്ടെ സത്യവിശ്വാ സിയാണ് എന്നാൽ തീർച്ചയായും നാമവനെ ജീവിപ്പിക്കും (ഒരു) ജീവിതം നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ തീർച്ചയായും അവർക്ക് നാം പ്രതിഫലം നൽകുകയും ചെയ്യും അവരുടെ പ്രതിഫലം യാതൊന്നിൽ വെച്ച് നല്ലതനുസരിച്ച് അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന സൽക്കർമങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതിൽ പുരുഷനും സ്ത്രീയുമെന്ന വ്യത്യാസമില്ല. പക്ഷേ, സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന സൽക്കർമങ്ങളേ അല്ലാഹുവിങ്കൽ സ്വീകാര്യമായിരിക്കുകയുള്ളൂ. സത്യവിശ്വാസികളല്ലാത്തവരുടെ സൽകർമങ്ങൾക്കുള്ള പ്രതിഫലം ഇഹത്തിൽ വെച്ച് തന്നെ അല്ലാഹു കൊടുത്തു തീർക്കുന്നു. ഈ യാഥാർഥ്യം വേറെ സ്ഥലത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ള താകുന്നു. സത്യവിശ്വാസത്തോടുകൂടി ചെയ്തിരുന്ന ഏറ്റവും നല്ല കർമങ്ങൾക്കനുസ രിച്ചുള്ള പ്രതിഫലം കൂടി നൽകപ്പെടുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അനുവ ദനീയവും ഉത്തമവുമായ ഉപജീവനമാർഗം ലഭിക്കുക, ഉള്ളതിൽ സംതൃപ്തിയുണ്ടാ കുക, അന്യരെ ആശ്രയിക്കേണ്ടിവരാതിരിക്കുക, അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക നുസരിച്ച് ജീവിക്കുവാൻ സാധിക്കുക, മോക്ഷം സിദ്ധിക്കുക, സൽക്കാര്യങ്ങൾ ചെയ്യു ന്നതിൽ താൽപര്യമുണ്ടായിരിക്കുക എന്നിങ്ങിനെ (നല്ല ജീവിതം) എന്ന വാക്കിന് പലരും പല പ്രകാരത്തിൽ വിവക്ഷ നൽകിക്കാണാം. ഇങ്ങിനെയുള്ള ചില രിവായത്തുകൾ ഉദ്ധരിച്ചശേഷം ഇബ്നു കഥീർ (റ) പറയുകയാണ്: "ഇതെല്ലാം തന്നെ ഉൾപ്പെടുന്ന വാക്കായ എന്നുള്ളതാണ് ശരിയായിട്ടുള്ളത്.' അനന്തരം ഇതിന് തെളിവായി താഴെ കാണുന്ന ഹദീഥുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. അഹ്മദ്, മുസ്ലിം, തിർമദി, (റ) എന്നിവർ പല മാർഗങ്ങളിൽകൂടി രേഖ പ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "മുസ്ലിമായി ത്തീരുകയും, അത്യാവശ്യത്തിനുള്ള ഉപജീവന മാർഗം നൽകപ്പെടുകയും അല്ലാഹു അവനെ താൻ നൽകിയിട്ടുള്ളതിൽ സംതൃപ്തനാക്കുകയും ചെയ്തവൻ തീർച്ചയായും വിജയം പ്രാപിച്ചിരിക്കുന്നു.' അഹ്മദും, മുസ്ലിമും (റ) ഉദ്ധരിച്ച വേറൊരു നബി വചന ത്തിന്റെ സാരം ഇപ്രകാരമാകുന്നു: "ഒരു നന്മയിലും സത്യവിശ്വാസിയോട് അല്ലാഹു അനീതി ചെയ്കയില്ല (അവന് കുറവ് വരുത്തുകയില്ല). ഇഹത്തിൽ അതിന് പകരം അവന് കൊടുക്കപ്പെടും. അതിന്റെ പേരിൽ അവന് പരലോകത്ത് വെച്ചും പ്രതിഫലം നൽകപ്പെടുന്നതാണ്. എന്നാൽ അവിശ്വാസിയാകട്ടെ, അവന്റെ നന്മകൾക്ക് (പ്രതിഫല മായി) അവന് ഇഹത്തിൽവെച്ച് ആഹാരം നൽകപ്പെടും. അങ്ങനെ, അവൻ പരലോ കത്ത് എത്തിച്ചേർന്നാൽ അവന് പ്രതിഫലം ലഭിക്കുന്ന ഒരു നന്മയും ഉണ്ടായിരിക്ക യില്ല.' കുറേ സമ്പത്തും ഭൗതികനേട്ടങ്ങളും കൈവരുക യെന്നല്ല "നല്ല ജീവിതം' കൊണ്ടുദ്ദേശിക്കപ്പെടുന്നത്. സമ്പത്തും സുഖാഡംബര മാർഗ ങ്ങളും എത്രതന്നെ ഉണ്ടായിരുന്നാലും ശരി, മന മാധാനവും, സംതൃപ്തിയും ഇല്ലാ ത്തപക്ഷം ആ ജീവിതം ദുഷ്കരവും തന്നെ. ഒരു ഹദീഥിൽ ഇൗ യാഥാർഥ്യമാണ് നബി ˜ ചൂണ്ടിക്കാട്ടുന്നത്. "ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടല്ല ഉണ്ടാകുന്നത്. മനിന്റെ ധന്യതയാണ് ധനം.' (ബു.മു) "പരിഷ്കൃത'ങ്ങളെന്നും "സമ്പന്ന' ങ്ങളെന്നും ഘോഷിക്കപ്പെടുന്ന ചില രാജ്യങ്ങളിലെ "ലക്ഷപ്രഭു'ക്കളും "കോടീ ശ്വര'ൻമാരും, അവരുടെ മക്കളും തങ്ങളുടെ ജീവിതത്തിൽ സമാധാനമില്ലാതെ, ആത്മ ഹത്യപോലുള്ള കടുംകൈകൾക്ക് മുതിരുന്നത് ഇക്കാലത്ത് ഒരു നിത്യസംഭവമായിരി ക്കയാണല്ലോ. ഒരു യഥാർഥ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം-അവന്റെ ജീവിത നിലവാരം ഉയർന്നതാവട്ടെ, സന്തുഷ്ടനും അല്ലാഹു തനിക്ക് നൽകിയതിൽ സംതൃപ്തനുമായിരിക്കും. അഹങ്കാരമോ, അതിമോഹമോ, അസമാധാ നമോ, നൈരാശ്യമോ അവനെ തീണ്ടുകയില്ല. അധികമുള്ളതിൽ അവൻ നന്ദിയുള്ള വനും, കുറവുള്ളതിൽ അവൻ ക്ഷമാലുവുമായിരിക്കും. സൽക്കർമങ്ങൾ ചെയ്തു സമ്പാ ദിച്ചുവെക്കണമെങ്കിൽ പിശാചിന്റെ ദുർബോധനങ്ങളിൽ നിന്ന് മനുഷ്യൻ രക്ഷപ്പെട്ടിരി ക്കണമല്ലോ. അതിനുള്ള മാർഗം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
16:98–100فَإِذَا قَرَأۡتَ ٱلۡقُرۡءَانَ فَٱسۡتَعِذۡ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ
إِنَّهُۥ لَيۡسَ لَهُۥ سُلۡطَٰنٌ عَلَى ٱلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ
إِنَّمَا سُلۡطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوۡنَهُۥ وَٱلَّذِينَ هُم بِهِۦ مُشۡرِكُونَ
(98) എന്നാൽ, (നബിയേ) നീ ഓതുന്നതായാൽ, ആട്ട പ്പെട്ട (ശപിക്കപ്പെട്ട) പിശാചിൽനിന്ന് അല്ലാഹുവിനോട് നീ ശരണം തേടിക്കൊള്ളുക. (99) നിശ്ചയമായും അവൻ (പിശാച്) - വിശ്വസിക്കുകയും, തങ്ങ ളുടെ റ∫ിന്റെ മേൽ (തന്നെ കാര്യ ങ്ങൾ) ഭരമേൽപിച്ചു വരുകയും ചെയ്യുന്നവരുടെമേൽ അവന് ഒരധി കാരവും ഇല്ല. (100) അവന്റെ അധികാരം, അവനെ ബന്ധുവാക്കുന്ന (അഥവാ കാര്യകർത്താവാക്കുന്ന)വരുടെയും, അവനോട് (അല്ലാഹുവിനോട്) പങ്കു ചേർക്കുന്നവരായുള്ളവരുടെയും മേൽ മാത്രമാകുന്നു (ഉള്ളത്). (98) (99) നിശ്ചയമായും അവൻ അവന്ന് ഇല്ല ഒരധികാരവും (ശക്തിയും) വിശ്വസിച്ചവരുടെമേൽ തങ്ങളുടെ റ∫ിന്റെമേൽ അവർ ഭരമേൽപിക്കുകയും ചെയ്യുന്നു, ഭരമേൽപിച്ചും വരുന്നു (100) നിശ്ചയമായും (മാത്രംതന്നെ) അവന്റെ അധികാരം, ശക്തി യാതൊ രുവരുടെ മേൽ (മാത്രം) ആകുന്നു അവനെ ബന്ധുവാക്കുന്ന, കാര്യകർത്തൃത്വം ഏൽപിക്കുന്ന, അധികാരിയാക്കുന്ന യാതൊരുവരുടെയും അവർ അവ നോട് (അല്ലാഹുവോട്) ശിർക്ക് ചെയ്യുന്ന (പങ്കു ചേർക്കുന്ന) വരാണ്. പാരായണം ചെയ്യുമ്പോൾ പിശാചിനെക്കുറിച്ച് രക്ഷ തേടിക്കൊള്ളണ മെന്ന് നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടാണ് പറഞ്ഞിട്ടുള്ളതെങ്കിലും സത്യവിശ്വാ സികളോട് പൊതുവെയുള്ള കൽപനയാണത്. നബി ˜ പോലും പിശാചിൽനിന്ന് രക്ഷ തേടുവാൻ കൽപിക്കപ്പെടുമ്പോൾ, മറ്റുള്ളവരിൽ അതിന്റെ ആവശ്യം കൂടുതൽ ശക്ത മായിരിക്കുമല്ലോ. ഈ കൽപന ഒരു നിർബന്ധ കൽപനയല്ലെന്നും, പ്രധാനമായ ഒരു ഉപദേശം എന്ന നിലക്കുള്ള കൽപനയാണെന്നുമാണ് മിക്കവാറും എല്ലാ പണ്ഡിതന്മാ രുടെയും അഭിപ്രായം. ഓതുമ്പോൾ, അതിന്റെ പ്രസ്താവനകളിലേക്ക് ശ്രദ്ധ പതിയാതിരിക്കുക, ആശയങ്ങൾ തെറ്റി മനിലാക്കുക, വക്രമായ വ്യാഖ്യാനങ്ങൾ മനിൽ സ്ഥാനം പിടിക്കുക മുതലായ പലതിനും പിശാച് ദുഷ്പ്രേരണകൾ നൽകിക്കൊ ണ്ടിരിക്കും. പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടുവാൻ അല്ലാഹുവിനോട് തേടുകയല്ലാതെ നിവൃത്തിയില്ലതാനും. അതുകൊണ്ടാണ് പാരായണം ചെയ്യുമ്പോൾ പിശാ ചിൽനിന്ന് അല്ലാഹുവിനോട് രക്ഷതേടുവാൻ കൽപിക്കുന്നത്. പാരായണം തുടങ്ങുമ്പോഴാണ് സ്വാഭാവികമായും ഈ രക്ഷതേടലിന്റെ ആവശ്യ മെന്ന് വ്യക്തമാണ്. ഹദീഥുകളിൽ നിന്ന് മനിലാകുന്നതും, ഭൂരിഭാഗം പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നതും അത്തന്നെ. രക്ഷതേടൽ ഇന്നിന്നവാക്കുകളിൽ തന്നെ ആയിരി ക്കണമെന്നില്ലെങ്കിലും, നബി ˜ യുടെ സുന്നത്തിൽനിന്ന് കൂടുതൽ സുചരിചിതമായി അറിയപ്പെടുന്ന വാചകം (ആട്ടപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു) എന്നാകുന്നു. ഈ കൽപനയിൽ അല്ലാഹു ഉപ യോഗിച്ച വാചകത്തോട് ഏറ്റവും യോജിക്കുന്നതും അതാണല്ലോ. ഈ ശരണം തേടു ന്നതിനാണ് സാധാരണ ) എന്ന് പറയപ്പെടുന്നത്. ഇതിനെ സംബന്ധിച്ച് വിശദമായ ഒരു വിവരണം സൂറത്തുൽ ഫാതിഹഃയുടെ ആരംഭ ത്തിൽ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. "ഈമാനും തവക്കുലും' (സത്യവിശ്വാസവും, അല്ലാഹുവിൽ ഭരമേൽപിക്കലും) ഉള്ള വരെ പിശാചിന് വഴിപിഴപ്പിക്കുവാൻ കഴിയുകയില്ലെന്നും, അവിശ്വാസികളും അവനെ ബന്ധുവും മിത്രവും കൈകാര്യകർത്താവുമായി സ്വീകരിക്കുന്ന ആളുകളും മാത്രമായി രിക്കും അവന്റെ ഇംഗിതങ്ങൾക്ക് വശംവദരാകുന്നതെന്നും അല്ലാഹു വ്യക്തമാക്കിയിരി ക്കുന്നു. ഈ സംഗതി ഒന്നിലധികം സ്ഥലങ്ങളിൽ വേറെയും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.
16:101–102وَإِذَا بَدَّلۡنَآ ءَايَةٗ مَّكَانَ ءَايَةٖ وَٱللَّهُ أَعۡلَمُ بِمَا يُنَزِّلُ قَالُوٓاْ إِنَّمَآ أَنتَ مُفۡتَرِۭۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ
قُلۡ نَزَّلَهُۥ رُوحُ ٱلۡقُدُسِ مِن رَّبِّكَ بِٱلۡحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُواْ وَهُدٗى وَبُشۡرَىٰ لِلۡمُسۡلِمِينَ
(101) ഒരു "ആയത്തി'ന്റെ ധ സൂക്ത ത്തിന്റെ പ സ്ഥാനത്ത് വേറെ ഒരു "ആയത്ത്' (സൂക്തം) നാം പകരമാ ക്കിയാൽ - അല്ലാഹുവാകട്ടെ, അവൻ ഇറക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറി യുന്നവനുമാണ് - അവർ പറയും; "നിശ്ചയമായും' നീ ഒരു കെട്ടിച്ചമക്കു ന്നവൻ തന്നെയാണ്' എന്ന്. പക്ഷേ, (അതല്ല) അവരിൽ അധികമാളു കൾക്കും അറിഞ്ഞുകൂടാ. (102) പറയുക: അത് നിന്റെ റ∫ിങ്കൽ നിന്ന് പരിശുദ്ധാ ത്മാവ് യഥാർഥപ്രകാരം ഇറക്കിയിരി ക്കുകയാണ്; വിശ്വസിച്ചവർക്ക് (വിശ്വാസത്തിൽ) അത് സ്ഥൈര്യം നൽകുവാൻ വേണ്ടി; മാർഗദർശ നവും, മുസ്ലിംകൾക്ക് സന്തോഷ വാർത്തയുമായിക്കൊണ്ടും.' (101) നാം പകരമാക്കിയാൽ, മാറ്റം ചെയ്താൽ ഒരു ആയത്തിനെ, സൂക്തം സ്ഥാനത്ത് ഒരു ആയത്തിന്റെ അല്ലാഹുവാകട്ടെ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് അവൻ ഇറക്കുന്നതിനെപ്പറ്റി അവർ പറയും, പറയുകയായി നിശ്ചയമായും തന്നെ (മാത്രം) നീ ഒരു കെട്ടിച്ചമക്കുന്ന വൻ (തന്നെ -മാത്രം) പക്ഷേ, എന്നാൽ അവരിലധികവും അറിയു ന്നില്ല (102) നീ പറയുക അതിനെ ഇറക്കിയിരിക്കുന്നു പരിശു ദ്ധാത്മാവ് നിന്റെ റ∫ിങ്കൽ നിന്ന് യഥാർഥപ്രകാരം, മുറപ്രകാരം അത് ഉറപ്പിച്ചു നിറുത്തുവാൻ വേണ്ടി വിശ്വസിച്ചവരെ മാർഗദർശന മായും സന്തോഷവാർത്തയായും മുസ്ലിംകൾക്ക്. ഒരു വചനത്തിലടങ്ങിയ വിധി മറ്റൊരു വചനം മുഖേന നീക്കം ചെയ്യുക ("നസ്ഖ്' ചെയ്യുക)- അഥവാ ഒരു വചനമനുസരിച്ച് നിലവിലുള്ള താൽക്കാലികമായ ഒരു മതവിധിയെ മാറ്റി അതിന്റെ സ്ഥാനത്ത് കൂടുതൽ സ്ഥിരവും പ്രായോഗികവുമായ വേറൊരു വിധി നിർദേശിച്ചുകൊണ്ടുള്ള വചനം പറഞ്ഞതിന്റെ ഉദ്ദേശ്യം ഇങ്ങിനെ പുതിയ വല്ല ആയത്തുകളും അവതരിക്കുമ്പോൾ, വൈരി കൾ ആരോപിക്കാറുള്ള ഒരാരോപണം എടുത്തുകാട്ടിക്കൊണ്ട് അതിന് മറുപടി നൽകു കയാണ് ഈ വചനങ്ങൾ ചെയ്യുന്നത്. "ഒരിക്കൽ ഒന്ന് കൽപിക്കുകയും, പിന്നീടത് മാറ്റി ചെയ്യുന്ന ഏർപ്പാട് അല്ലാഹുവിൽ നിന്നുണ്ടാകുവാൻ നിവൃ ത്തിയില്ല. അത്കൊണ്ട് ഇൗ മുഹമ്മദ് കെട്ടിയുണ്ടാക്കി അല്ലാഹുവിങ്കൽ നിന്നു ള്ളതാണെന്ന് വാദിക്കുക മാത്രമാണ്. അല്ലായിരുന്നെങ്കിൽ ഒരിക്കൽ പറഞ്ഞ ത് പിന്നെ മാറ്റിപ്പറയേണ്ടി വരുമായിരുന്നില്ല.' എന്നിങ്ങനെയാണ് അവരുടെ ആരോപണം. അവത രിപ്പിക്കുന്നത് എന്തൊക്കെയാണ്, അവതരിപ്പിക്കേണ്ടത് എന്തൊക്കെയാണ്, സന്ദർഭ ത്തിനും പരിസ്ഥിതികൾക്കും അനുയോജ്യമായത് എന്തൊക്കെയാണ് എന്നിത്യാദി കാര്യ ങ്ങൾ അല്ലാഹുവിനാണ് കൂടുതൽ അറിയുക. അതനുസരിച്ചാണ് എല്ലാം അവൻ അവ തരിപ്പിക്കുന്നതും. പക്ഷേ, മിക്ക ആളുകളും ഇൗ വക യാഥാർഥ്യങ്ങളൊന്നും അറിഞ്ഞു കൂടാത്തവരാണ്. എന്നിങ്ങനെ അതിലെ ചില യുക്തിവശങ്ങളെ ആദ്യം ചൂണ്ടിക്കാട്ടി ക്കൊണ്ട് അല്ലാഹു അവർക്ക് മറുപടി നൽകുന്നു. അതായത്:- ഇൗ ആരും കെട്ടിയുണ്ടാക്കിയതല്ല. അല്ലാഹുവിങ്കൽ നിന്ന് അവന്റെ വിശ്വ സ്തദൂതനായ പരിശുദ്ധാത്മാവ്ജിബ്രീൽ (അ) ഇറക്കിയതാണത്. ന്യായയുക്തവും കാര്യസമ്പൂർണവും മാത്രമാണത്. സത്യവിശ്വാസികൾക്ക് അവരുടെ വിശ്വാസത്തിന് അതുമൂലം സ്ഥൈര്യവും ദൃഢതയും ലഭിക്കുന്നു. സൻമാർഗവും ദുർമാർഗവും വേർതി രിച്ചുകാട്ടുന്ന മാർഗദർശനവും, അതനുസരിച്ചു ജീവിക്കുന്ന മുസ്ലിംകൾക്ക് സന്തോഷ വാർത്തയുമാണത് എന്നത്രെ മറുപടിയുടെ ചുരുക്കം. സത്യനിഷേധികൾ കണ്ണടച്ചു നിഷേധിക്കുന്നവരാകകൊണ്ട് ഇതൊന്നും അവർ മനിലാക്കുകയോ അംഗീ ചയ്യുകയില്ലെന്നും, സത്യവിശ്വാസവും സൻമാർഗവും സ്വീകരിച്ചവരെ സംബ ന്ധിച്ചിടത്തോളം ഓരോ ആയത്തും ഓരോ സൂറത്തും അവർക്ക് മാർഗദർശനവും വിശ്വാസ ദാർഢ്യവും വർധിപ്പിച്ചുകൊണ്ടിരിക്കുമെന്നും വ്യക്തമാണല്ലോ. അല്ലാഹു പറയുന്നു: "വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ പറയും: നിങ്ങളിൽ ആർക്കാണ് ഇത് വിശ്വാസം വർധിപ്പിച്ചത് എന്ന്. എന്നാൽ, വിശ്വസിച്ചവർക്ക് അത് വിശ്വാസം വർധിപ്പിക്കുന്ന താണ്. അവർ സന്തോഷം കൊള്ളുകയും ചെയ്യും. എന്നാൽ, ഹൃദയങ്ങളിൽ രോഗമുള്ളവ രാകട്ടെ, വർധിപ്പിക്കുകയും, അവർ അവിശ്വാസിക ളായും കൊണ്ട് മരണമടയുകയും ചെയ്യും.' (തൗബഃ : 124, 125) " നസ്ഖ്' ( )ന്റെ നിർവചനം, അതുണ്ടാകുവാനുള്ള സാധ്യത, കാരണം, അതിന്റെ യുക്തിവശം, നസ്ഖിനെ നിഷേധിക്കുന്നവരുടെ ന്യായം, അതിനുള്ള മറുപടി ആദിയായവയെക്കുറിച്ച് സൂറ: അൽബക്വറഃ 106-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മുഖ വുരയിലും ആവശ്യമായ വിവരണം കഴിഞ്ഞുപോയിട്ടുള്ളത് കൊണ്ട് ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. അല്ലാഹുവിന്റെ വചനമായിരിക്കെ അതിൽ "നസ്ഖ്' ഉണ്ടായി രിക്കുവാൻ സാധ്യതയേ ഇല്ലെന്ന് കരുതുന്നവർ ഇൗ രണ്ട് വചനങ്ങൾ ശരിക്കൊന്ന് മനിരുത്തുകയും തുറന്ന അൽപമൊന്ന് ചിന്തിക്കുകയും ചെയ്യുന്നപക്ഷം, ആ വിചാരം തീരെ കഴമ്പില്ലാത്തതാണെന്നും, ഇൗ ന്യായവാദത്തിന്റെ തുടക്കം ഉണ്ടായിട്ടു ള്ളത് മുശ്രിക്കുകളിൽ നിന്നാണെന്നും അവർക്ക് ബോധ്യപ്പെടുന്നതാണ്
16:103وَلَقَدۡ نَعۡلَمُ أَنَّهُمۡ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٞۗ لِّسَانُ ٱلَّذِي يُلۡحِدُونَ إِلَيۡهِ أَعۡجَمِيّٞ وَهَٰذَا لِسَانٌ عَرَبِيّٞ مُّبِينٌ
(103) അവർ പറയുന്നുവെന്ന് തീർച്ചയായും നാം അറിയുന്നുണ്ട്: "അവന്ന് (നബിക്ക്) ' ഒരു മനുഷ്യൻ പഠിപ്പിച്ചു കൊടുക്കുക തന്നെയാണ് ചെയ്യുന്നത്' എന്ന്. യാതൊരുവനി നൽകു ന്നുവോ അവന്റെ ഭാഷ അനറബിയാ കുന്നു; ഇതാകട്ടെ, സ്പഷ്ടമായ അറബിഭാഷയുമാ കുന്നു. (103) തീർച്ചയായും നാം അറിയുന്നുണ്ട് അവർ പറയുന്നു വെന്ന് അവന്ന് പഠിപ്പിച്ചുകൊടുക്കുകതന്നെ (മാത്രം) ചെയ്യുന്നു ഒരു മനുഷ്യൻ യാതൊരുവന്റെ ഭാഷ അവർ തെറ്റി (മറിഞ്ഞു) പോകുന്ന നൽകുന്ന) അവനിലേക്ക് അനറബി (അറബിയല്ലാത്തത്) ആകുന്നു ഇതാകട്ടെ ഭാഷയാണ് അറബിയായ സ്പഷ്ടമായ (തനി) മുശ്രിക്കുകളുടെ മറ്റൊരു ആരോപണവും, അതിന്റെ മറുപടിയുമാണിത്. മക്കയിലെ ഒരു കച്ചവടക്കാരനോ മറ്റോ ആയിരുന്ന ഒരു അനറബിയുടെ അടുക്കൽ നബി ˜ ചില അവസരങ്ങളിൽ പോകാറുണ്ടായിരുന്നു. വല്ലതും ചോദിച്ചാൽ, കഷ്ടിച്ച് ഉത്തരം പറയ ത്തക്കവണ്ണം ചില അറബി വാക്കുകൾ അയാൾക്ക് അറിയാമായിരുന്നുവത്രെ. ഈ പഴു തുപയോഗപ്പെടുത്തിക്കൊണ്ട് അയാൾ പഠിപ്പിച്ചുകൊടുക്കുന്നതാണ് മുഹമ്മദിന്റെ ഈ എന്ന് മുശ്രിക്കുകൾ പറഞ്ഞുവന്നിരുന്നു. ഈ ആരോപണത്തിന് അടിസ്ഥാ നമായി അവർ സൂചിപ്പിക്കുന്ന ആ മനുഷ്യൻ കേവലം ഒരു അറബിയല്ല. അറബി ഭാഷ അയാൾക്ക് വേണ്ടത്പോലെ അറിയുകയുമില്ല. തനി അറബിയി ലുള്ളതും, അറബി സാഹിത്യത്തിന്റെ അപ്രാപ്യ നിലവാരത്തിലുള്ളതും-എന്നിരിക്കെ, ഈ ആരോപണം നിരർഥമാണെന്ന് മാത്രമല്ല, ബുദ്ധിശൂന്യതയും കൂടിയാണെന്ന് പറ യേണ്ടതില്ലല്ലോ. പ്രസ്തുത അനറബി ആരായിരുന്നുവെന്ന് നിർണയിച്ചുകൊണ്ടുള്ള ചില രിവായത്തുകൾ കാണാമെന്നല്ലാതെ, ഒന്നും തീർത്തു പറയത്തക്ക ബലവത്തല്ല അവ. പേരറിയുന്നതിൽ പ്രത്യേകം പ്രയോജനമൊന്നും ഇല്ലതാനും.
16:104–105إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِ لَا يَهۡدِيهِمُ ٱللَّهُ وَلَهُمۡ عَذَابٌ أَلِيمٌ
إِنَّمَا يَفۡتَرِي ٱلۡكَذِبَ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِۖ وَأُوْلَـٰٓئِكَ هُمُ ٱلۡكَٰذِبُونَ
(104) നിശ്ചയമായും, അല്ലാഹു വിന്റെ "ആയത്തു' (ലക്ഷ്യം) കളിൽ വിശ്വസിക്കാത്തവർ, അവരെ അല്ലാഹു നേർമാർഗത്തിലാക്കുക യില്ല; അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്. (105) അല്ലാഹുവിന്റെ "ആയത്തു' (ലക്ഷ്യം) കളിൽ വിശ്വസിക്കാത്തവർ മാത്രമേ വ്യാജം കെട്ടിപ്പറയൂ. അവർ തന്നെയാണ് വ്യാജവാദികളും. (104) നിശ്ചയമായും വിശ്വസിക്കാത്തവർ ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളിൽ അല്ലാഹുവിന്റെ അവരെ നേർവഴിയിലാക്കുകയില്ല അല്ലാഹു അവർക്കുണ്ട് (ഉണ്ടായിരിക്കും) താനും ശിക്ഷ വേദനയേറിയ (105) കെട്ടിച്ചമക്കുകതന്നെ (മാത്രം) ചെയ്യുന്നു വ്യാജം, കളവ് വിശ്വസിക്കാത്തവർ ദൃഷ്ടാന്തങ്ങളിൽ അല്ലാഹുവിന്റെ അക്കൂട്ടർതന്നെ കളവ് പറയുന്നവർ മേൽ കണ്ടത്പോലെയുള്ള കള്ളവാദങ്ങൾ മുശ്രിക്കുകൾ വാദിക്കുവാൻ കാരണം അവർ അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരായതാണ്. മുഹമ്മദ് നബി ˜ അവയിൽ ശരിക്കും വിശ്വസിക്കുന്ന ആളായിരിക്കെ, അവരെപ്പോലെ അദ്ദേഹം ഒരിക്കലും കള്ളവും വ്യാജവും കെട്ടിപ്പറയുകയില്ല തന്നെ എന്നു താൽപര്യം.
16:106–109مَن كَفَرَ بِٱللَّهِ مِنۢ بَعۡدِ إِيمَٰنِهِۦٓ إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلۡكُفۡرِ صَدۡرٗا فَعَلَيۡهِمۡ غَضَبٞ مِّنَ ٱللَّهِ وَلَهُمۡ عَذَابٌ عَظِيمٞ
ذَٰلِكَ بِأَنَّهُمُ ٱسۡتَحَبُّواْ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَأَنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ
أُوْلَـٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَسَمۡعِهِمۡ وَأَبۡصَٰرِهِمۡۖ وَأُوْلَـٰٓئِكَ هُمُ ٱلۡغَٰفِلُونَ
Passage continues through verse 16:109.
(106) ആരെങ്കിലും തന്റെ വിശ്വാ സത്തിന് ശേഷം, അല്ലാഹുവിൽ അവിശ്വസിച്ചാൽ, സത്യവിശ്വാസം കൊണ്ട് തന്റെ ഹൃദയം അടങ്ങിയിരി ക്കു ന്ന വ നാ ക്കാ ണ്ടി ക്ക നിർബന്ധത്തിന് വിധേയനായവൻ ഒഴികെധ അവൻ ഇതിൽ നിന്ന് ഒഴി വാണ്. പ പക്ഷേ, ആർ അവിശ്വാസം കൊണ്ട് നെഞ്ച് (ഹൃദയം) വികാസ പ്പെട്ടുവോ, എന്നാൽ അവരുടെമേൽ അല്ലാഹുവിങ്കൽ നിന്നും കോപമു ണ്ടായിരിക്കും; അവർക്ക് വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും. (107) അത്, പരലോകത്തെക്കാൾ ഐഹികജീവിതത്തോട് അവർ സ്നേഹം കാണിച്ചത്കൊണ്ടാകുന്നു; അവിശ്വാസികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ലെ ന്നുള്ളത് കൊണ്ടും (ആകുന്നു). (108) അക്കൂട്ടരത്രെ, തങ്ങളുടെ ഹൃദയങ്ങൾക്കും, കേൾവിക്കും, കാഴ്ചകൾക്കും അല്ലാഹു മുദ്രകുത്തി അശ്രദ്ധൻമാരും. (109) നിംശയമത്രെ, പരലോ കത്തിൽ അവർ തന്നെയാണ് നഷ്ട ക്കാർ എന്നുള്ളത്. (106) ആർ അവിശ്വസിച്ചുവോ, ആരെങ്കിലും അവിശ്വസിച്ചാൽ അല്ലാ ഹുവിൽ ശേഷമായി അവന്റെ വിശ്വാസത്തിന്റെ ഒഴികെ നിർബ ന്ധിക്കപ്പെട്ടവൻ (നിർബന്ധത്തിനുവിധേയൻ) അവന്റെ ഹൃദയമാകട്ടെ സമാധാനമടഞ്ഞതാണ് വിശ്വാസംകൊണ്ട് എങ്കിലും വിശാ ലപ്പെട്ടവൻ അവിശ്വാസംകൊണ്ട് നെഞ്ചു (ഹൃദയം), ഹൃദയത്താൽ എന്നാൽ അവരുടെമേൽ ഉണ്ടായിരിക്കും കോപം അല്ലാഹുവിൽ നിന്ന് അവർക്കുണ്ട്താനും ശിക്ഷ വമ്പിച്ച (107) അത് അവർ എന്നുള്ളത് കൊണ്ടാണ് അവർ സ്നേഹം കാണിച്ചു ഐഹിക ജീവിതത്തോട് പരലോകത്തെക്കാൾ അല്ലാഹു എന്നുളളതും അവൻ നേർമാർഗത്തിലാക്കുകയില്ല (എന്നുളളതും) ജനങ്ങളെ, ജനതയെ അവിശ്വാസികളായ (108) അക്കൂട്ടർ യാതൊരുവരാകുന്നു അല്ലാഹു മുദ്രകുത്തി അവരുടെ ഹൃദയങ്ങൾക്ക്, ഹൃദയങ്ങളിൽ അവരുടെ കേൾവിക്കും, കേൾവിയിലും അവരുടെ കാഴ്ചകൾക്കും, കണ്ണുക ളിലും അക്കൂട്ടർതന്നെ അശ്രദ്ധർ, സുബോധംകെട്ടവർ (109) നിംശയം (തെറ്റല്ല) അവർ എന്നുള്ളത് പരലോകത്തിൽ അവർ തന്നെ (എന്നുള്ളത്) നഷ്ടക്കാർ. സത്യവിശ്വാസം സ്വീകരിച്ചശേഷം, പിന്നീട് അവിശ്വാസം സ്വീകരിക്കുന്നതിന്റെ ഭവി ഷ്യത്തുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. മനിൽ ഉറച്ച വിശ്വാസവും, അതിൽ സന്തുഷ്ടിയും ഉണ്ടായിരിക്കുന്നതോട് കൂടി, ഒഴിഞ്ഞുമാറുവാൻ കഴിയാത്ത വല്ല നിർബ ന്ധത്തിനും വിധേയമായ കാരണത്താൽ അവിശ്വാസം പ്രകടിപ്പിക്കേണ്ടിവരുന്നവർ അതിൽ നിന്ന് ഒഴിവാണെന്നും മനഃപൂർവം അവിശ്വാസത്തിന് വഴങ്ങുന്നവരെക്കുറിച്ചാണ് പ്രസ്താവിക്കുന്നതെന്നും അല്ലാഹു സ്പഷ്ടമാക്കിയിരിക്കുന്നു. അവരുടെമേൽ അല്ലാ ഹുവിന്റെ കോപമുണ്ടായിരിക്കും. അവർക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. അവരെ നേർമാർഗ ത്തിലാക്കുകയില്ല; അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചക്കുമെല്ലാം അല്ലാഹു മുദ്രവെക്കും; അഥവാ സത്യവും ന്യായവും ആലോചിച്ചറിയുവാനോ, കണ്ടും കേട്ടും മനിലാക്കുവാനോ അവർക്ക് സാധ്യമല്ലാതാകും; തന്റേടവും, സുബോധവുമില്ലാതെ ചിന്താശൂന്യരായിരിക്കും അവർ; പരലോകത്താകട്ടെ, സകല ഗുണങ്ങളും നഷ്ടപ്പെട്ടവ രുമായിരിക്കും എന്നൊക്കെ അല്ലാഹു അവർക്ക് താക്കീത് നൽകുന്നു. ആ മഹാപാതക ത്തിന് അല്ലാഹു കൽപിക്കുന്ന ഗൗരവം എത്ര മഹത്തരമാണെന്ന് ഇതിൽ നിന്ന് വ്യക്ത ഒരാൾ സത്യവിശ്വാസം സ്വീകരിക്കാതിരിക്കുന്നതിനെക്കാൾ ഭയങ്കരമാണ്, സത്യവിശ്വാസം സ്വീകരിച്ച ഒരാൾ പിന്നീട് അവിശ്വാസത്തിലേക്ക് മാറു ന്നതെന്ന് ഇതിൽ നിന്ന് മനിലാക്കാം. അമ്മാറുബ്നു യാസിർ (റ)ന്റെ വിഷയത്തിലാണ് (ഹൃദയം വിശ്വാ സംകൊണ്ട് അടങ്ങിയിരിക്കുന്നവനായി നിർബന്ധത്തിന് വിധേയമായവനൊഴികെ) എന്ന വാക്യം അവതരിച്ചതെന്ന് കാണിക്കുന്ന പല രിവായത്തുകളും പല മഹാൻമാരും ഉദ്ധരി ച്ചുകാണാം. ശത്രുക്കളുടെ തുടരെത്തുടരെയുള്ള അക്രമമർദ്ദനങ്ങൾ അസഹനീയമായ പ്പോൾ, അവരുടെ ആവശ്യപ്രകാരം അദ്ദേഹം നബി ˜ യെക്കുറിച്ച് ചില പഴിവാക്കു കൾ പറയുകയും അവരുടെ, ദൈവങ്ങളെക്കുറിച്ച് നല്ല വാക്കുകൾ പറയുകയും ചെയ്തു രക്ഷപ്പെട്ടു. വളരെ വ്യസനത്തോടുകൂടി ആ വിവരം അദ്ദേഹം നബി ˜ യെ അറിയിച്ചു. അപ്പോൾ, തന്റെ മനഃസ്ഥിതി എന്തായിരുന്നുവെന്ന് നബി ˜ അദ്ദേഹത്തോട് ചോദിച്ചു. തന്റെ മന് ഈമാൻ (സത്യവിശ്വാസം) കൊണ്ട് സമാധാനമടഞ്ഞതായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ തിരുമേനി അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു: ഏവഛസ്ലഥ (അവർ ആവർത്തിച്ചാൽ നീയും ആവർത്തിച്ചുകൊള്ളുക) ഇതിനെപ്പറ്റി യാണ് ഈ വാക്യം അവതരിച്ചത് എന്നത്രെ പ്രസ്തുത രിവായത്തുകളുടെ ചുരുക്കം. അവതരണ സന്ദർഭം ഏതായിരുന്നാലും ആയത്തിന്റെ വിധി പൊതുവായിട്ടുള്ളതുതന്നെ. സംശയമില്ല. സത്യവിശ്വാസം ത്യജിക്കുവാൻ വേണ്ടി ശത്രുക്കളുടെ ഭാഗത്ത് നിന്ന് അസഹ്യമായ മർദ്ദനങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ, തൽക്കാലം രക്ഷപ്രാപിക്കുവാനായി പുറമെ "കുഫ്ർ' (അവിശ്വാസം) അഭിനയിക്കുന്നതിന് വിരോധമില്ലെന്ന് ഈ വചനത്തിൽ നിന്ന് വ്യക്തമാകുന്നു. അമ്മാർ (റ)ന്റെ സംഭവത്തിൽ നബി ˜ പറഞ്ഞതും അതാണ് കാണി ക്കുന്നത്. ഈ വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ പൊതുവെ ഭിന്നാഭിപ്രായമില്ല താനും. നിർബന്ധത്തിന് വഴങ്ങിക്കൊടുക്കാതെ മർദ്ദനങ്ങൾ സഹിക്കുവാൻ തന്നെ വല്ലവരും തയ്യാറാകുകയാണെങ്കിൽ അതാണ് കൂടുതൽ ഉത്തമമെന്നും പല മഹാൻമാരും അഭിപ്രായപ്പെടുന്നു. നബി തിരുമേനി ˜ യിൽ വിശ്വസിച്ചതിന്റെ പേരിൽ മുശ്രിക്കുകളുടെ ഏറ്റവും കടുത്ത മർദ്ദനമുറകൾക്ക് വിധേയരായിത്തീർന്ന ബിലാൽ, ഖ∫ാബ്, അമ്മാറിന്റെ മാതാപിതാ ക്കൾ മുതലായ സ്വഹാബികളുടെ ചരിത്രം സുപ്രസിദ്ധമാണല്ലോ. ബിലാൽ (റ)ന്റെ കഴുത്തിൽ കയറിട്ടു അദ്ദേഹത്തെ കുട്ടികൾക്ക് കളിക്കുവാൻ വിട്ടുകൊടുക്കുക, പതച്ചമണലിൽകിടത്തി വലിയ പാറക്കല്ലുകൾ നെഞ്ചിൽ കയറ്റിവെക്കുക മുതലായ കടും കൈകൾ ചെയ്യപ്പെട്ടപ്പോഴൊക്കെ അദ്ദേഹം (ഒരുവൻ! ഒരുവൻ!) എന്ന് ഉച്ചരിച്ചു കൊണ്ട് തൗഹീദിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു ചെയ്തത്. നിങ്ങൾക്ക് ഇതി നെക്കാൾ കോപം വമിക്കുന്ന മറ്റൊരു വാക്ക് എനിക്കറിയാമായിരുന്നെങ്കിൽ അതായി രുന്നു ഞാൻ പറയുക എന്ന്പോലും ആ ധീരമനസ്കനായ സ്വഹാബി (റ) പറഞ്ഞിരു ന്നുവത്രെ! അമ്മാർ (റ)ന്റെ മാതാപിതാക്കളായ യാസിറും, സുമയ്യയും (റ) ശത്രുമർദ്ദന ങ്ങളുടെ കാഠിന്യത്താൽ കൊല്ലപ്പെടുകയാണുണ്ടായത്. മാതാവിനെ രണ്ടു ഒട്ടകങ്ങൾക്കി ടയിൽ കെട്ടിവിടുക മുതലായ കടുംകൈകളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആ കഠിന ഹൃദയൻമാർ അവസാനം അവരുടെ ഗുഹ്യസ്ഥാനത്ത് കുന്തം തറച്ചു അവരെ കൊലപ്പെടുത്തിക്കളഞ്ഞു. ഇവർ രണ്ടുപേരുമായിരുന്നു ഇസ്ലാമിന്റെ പേരിൽ കൊല്ല പ്പെട്ട ആദ്യത്തെ രണ്ട് രക്തസാക്ഷികൾ. ഖ∫ാബ് (റ)ന്റെ യജമാനത്തി അദ്ദേഹത്തെ ചുട്ടുപഴുപ്പിച്ചു ശരീരത്തിൽ ചൂടുകുത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിന്റെ ഈമാൻ വർധിച്ചതേയുള്ളൂ. ഇത് പോലെയുള്ള സംഭവങ്ങൾ സ്വഹാബികളുടെവിശേ ഷിച്ചും പൂർവസ്വഹാബികളുടെ -ചരിത്രത്തിൽ സുലഭമാ കുന്നു ള്ളക്കഢ ഞ്ചമ അല്ലാഹു തുടരുന്നു:
16:110ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُواْ مِنۢ بَعۡدِ مَا فُتِنُواْ ثُمَّ جَٰهَدُواْ وَصَبَرُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ
(110) പിന്നീട്, നിശ്ചയമായും, നിന്റെ റ∫്, കുഴപ്പത്തിൽ ധ മർദ്ദന ത്തിൽ പ അകപ്പെട്ടതിന് ശേഷം "ഹിജ്റഃ' (നാടുവിട്ട്) പോകുകയും, പിന്നീട് സമരം ചെയ്കയും ക്ഷമിക്കു കയും ചെയ്തവർക്ക്, (അതെ) നിശ്ച യമായും നിന്റെ വളരെ പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ. (110) പിന്നീട് നിശ്ചയമായും നിന്റെ റ∫് യാതൊരുവർക്ക് അവർ ഹിജ്റഃ പോയി ശേഷം അവർ കുഴപ്പത്തിലാക്കപ്പെട്ട തിന്റെ പിന്നെ അവർ സമരം നടത്തുകയും ചെയ്തു അവർ ക്ഷമി ക്കുകയും ചെയ്തു നിശ്ചയമായും നിന്റെ റ∫് അതിനുശേഷം വളരെ പൊറുക്കുന്നവൻതന്നെ കരുണാനിധിയാണ്. നബി ˜ ഹിജ്റഃ പോകുമ്പോൾ, ദുർ∫ലരായിരുന്ന പല സത്യവിശ്വാസികളും മക്കയിൽ ശേഷിപ്പുണ്ടായിരുന്നു. അവരുടെ കഴിവുകേട് നിമിത്തം അവർക്ക് മക്കവിട്ടു പോകുവാൻ കഴിഞ്ഞിരുന്നില്ല. കുറച്ചിട ക്വുറൈശികൾക്കിടയിൽ നിന്ദ്യരായും, അവ രുടെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊണ്ടും, കുഫ്റിന്റെ വേഷം അനുവർത്തിച്ചു കൊണ്ടും അവർ കഴിയേണ്ടി വന്നു. ക്രമേണ ഓരോ സന്ദർഭത്തിലായി അവരും മദീനയിൽ ചെന്നു അഭയം പ്രാപിക്കുകയും മുസ്ലിംകളൊന്നിച്ചു സമരങ്ങളിലും മറ്റും പങ്ക് വഹിക്കുകയും ചെയ്തു. അവരെക്കുറിച്ചാണ് ഈ വചനത്തിൽ പ്രസ്താവിച്ചിരിക്കുന്നതെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഇതനുസരിച്ച് ഈ വചനം മദീനയിൽ അവതരി ച്ചതായിരിക്കും. ഈ സൂറത്തിന്റെ അവസാനത്തിലെ ചില വചനങ്ങൾ മദീനയിൽ അവ തരിച്ചതാണെന്ന് പറയപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു. അപ്പോൾ, ആ ഇടക്കാലത്ത് അവർ സ്വീകരിക്കേണ്ടി വന്ന നയങ്ങളെ അല്ലാഹു അവർക്ക് മാപ്പാക്കി വിട്ടുകൊടുത്തി രിക്കുന്നുവെന്നായിരിക്കും ഈ വചനത്തിന്റെ താൽപര്യം. അബൂജൻദൽ, സലമത്തു ബ്നുഹിശാം, അബ്ദുല്ലാഹിബ്നുസലമഃ അബൂജഹലിന്റെ സഹോദരൻ അയ്യാശ് (റ) മുതലായവർ ഇക്കൂട്ടത്തിൽപെട്ടവരായിരുന്നു. വിഭാഗം - 15
16:111۞يَوۡمَ تَأۡتِي كُلُّ نَفۡسٖ تُجَٰدِلُ عَن نَّفۡسِهَا وَتُوَفَّىٰ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُمۡ لَا يُظۡلَمُونَ
(111) എല്ലാ (ഓരോ) വ്യക്തിയും (ആളും) അതിന്റെ സ്വന്തം നടത്തി ക്കൊണ്ട് വരുന്ന (ആ) ദിവസം (ഓർക്കുക)! എല്ലാ (ഓരോ) വ്യക്തി (ആൾ)ക്കും അത് പ്രവർത്തിച്ചത് (പ്രവർത്തനഫലം) നിറവേറ്റിക്കൊടു ക്കപ്പെടുകയും ചെയ്യും;- വരാ കട്ടെ, (അവരോട്) അനീതി ചെയ്യപ്പെ ടുന്നതുമല്ല. ധ അങ്ങിനെയുള്ള ആ ദിവസം! പ (111) വരുന്ന ദിവസം എല്ലാ ദേഹവും, ആത്മാവും, വ്യക്തിയും തർക്കം നടത്തിക്കൊണ്ട് അതിന്റെ സ്വന്തത്തിന് വേണ്ടി നിറവേ റ്റിക്കൊടുക്കപ്പെടുകയും ചെയ്യും എല്ലാ വ്യക്തിക്കും, ആൾക്കും അത് പ്രവർത്തിച്ചത് അവരാകട്ടെ അക്രമിക്ക (അനീതി ചെയ്യ)പ്പെടുകയില്ല ക്വിയാമത്തുനാളിനെയാണ് ആ ദിവസംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തം. പ്രവാചകൻമാർപോലും ഭയവിഹ്വലരായിക്കൊണ്ട് "എന്റെ കാര്യം! എന്റെ കാര്യം! ( ) എന്ന് പറയുന്ന ആ ദിവസത്തിൽ മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ തുട ങ്ങിയ പരസ്പര ബന്ധങ്ങളൊന്നും ഉപകരിക്കുകയില്ല. സ്വന്തം കാര്യമല്ലാതെ മറ്റൊരു കാര്യം ഊഹിക്കുവാൻപോലും ആർക്കും സാധ്യമല്ലാത്തവിധം ഗൗരവമേറിയതായിരിക്കും അന്നത്തെ രംഗം. അതെ, ഓരോരുത്തന്നും മതിയാവോളം അവന്റെ കാര്യം തന്നെ തികച്ചും ഉണ്ടായിരിക്കും. . (അവനവന് ഗുണകരമായ ന്യായങ്ങൾ സമർപ്പിക്കുക, തെറ്റുകുറ്റങ്ങളിൽ നിന്ന് ഒഴിവ് കിട്ടുവാനുള്ള ഒഴികഴിവു കൾ സമർപ്പിക്കുക മുതലായവയാണ് "സ്വന്തം കാര്യത്തിനായി തർക്കം നടത്തുക' എന്ന് പറഞ്ഞതിന്റെ താൽപര്യം.
16:112–113وَضَرَبَ ٱللَّهُ مَثَلٗا قَرۡيَةٗ كَانَتۡ ءَامِنَةٗ مُّطۡمَئِنَّةٗ يَأۡتِيهَا رِزۡقُهَا رَغَدٗا مِّن كُلِّ مَكَانٖ فَكَفَرَتۡ بِأَنۡعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلۡجُوعِ وَٱلۡخَوۡفِ بِمَا كَانُواْ يَصۡنَعُونَ
وَلَقَدۡ جَآءَهُمۡ رَسُولٞ مِّنۡهُمۡ فَكَذَّبُوهُ فَأَخَذَهُمُ ٱلۡعَذَابُ وَهُمۡ ظَٰلِمُونَ
(112) അല്ലാഹു ഒരു ഉപമ വിവ രാജ്യത്തെ: അത് നിർഭയമായതും ശാന്തമായതുമായി രുന്നു; എല്ലാ സ്ഥലത്തുനിന്നും അതിന്റെ (ആവശ്യത്തിനുള്ള) ആഹാരം അതിന് സുഭിക്ഷമായി വന്നെത്തിക്കൊണ്ടിരിക്കും;- എന്നി ട്ടത് ധ അതിലെ ആളുകൾ പ അല്ലാഹു വിന്റെ അനുഗ്രഹങ്ങളിൽ അവിശ്വ സിച്ചു ധ നന്ദികേട് കാണിച്ചു പ . അപ്പോൾ ധ അതിലെ ആളുകൾ പ ർ ത്തി കാ ണ്ടി രു ന്ന ത് നിമിത്തം അതിന് (അവർക്ക്) അല്ലാഹു വിശപ്പും, ഭയവുമാകുന്ന വസ്ത്രം ആസ്വദിപ്പിച്ചു; (113) അവർക്ക് അവരിൽ നിന്നുള്ള റസൂൽ ചെല്ലുകയും ഉണ്ടാ യിട്ടുണ്ട്. എന്നാൽ, അവർ അദ്ദേ ഹത്തെ വ്യാജമാക്കി; അപ്പോൾ, അവർ അക്രമികളായിരിക്കെ ശിക്ഷ അവരെ പിടികൂടി. (112) ആക്കിയിരിക്കുന്നു (വിവരിക്കുകയാണ്) അല്ലാഹു ഒരു ഉപമ ഒരു രാജ്യത്തെ അതായിരുന്നു നിർഭയമായത് ശാന്തമാ യത് അതിന് വന്നുകൊണ്ടിരിക്കും അതിന്റെ ആഹാരം സുഭിക്ഷമായി എല്ലാ സ്ഥലത്ത് നിന്നും എന്നിട്ടത് അവിശ്വസിച്ചു (നിഷേധിച്ചു, നന്ദികേട് കാട്ടി) അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ അപ്പോൾ അതിന് അല്ലാഹു ആസ്വദി (അനുഭവി)പ്പിച്ചു വസ്ത്രത്തെ വിശപ്പിന്റെ ഭയ ത്തിന്റെയും അവരായിരുന്നത് നിമിത്തം അവർ തൊഴിലാക്കുക (പ്രവർത്തിക്കുക) (113) അവർക്ക് വരുക (ചെല്ലുക)യുണ്ടായിട്ടുണ്ട് ഒരു റസൂൽ അവരിൽ നിന്നുള്ള എന്നാലവർ അദ്ദേഹത്തെ വ്യാജമാക്കി അപ്പോൾ അവർക്ക് പിടിപെട്ടു, അവരെ പിടികൂടി ശിക്ഷ അവരാ കട്ടെ, അവർ ആയിരിക്കെ അക്രമികളുമാണ്, അക്രമികൾ. ഇവിടെ രാജ്യം ( ) എന്ന് പറഞ്ഞത് മക്കയെ ഉദ്ദേശിച്ചാണെന്നും, ഒരു പ്രത്യേക രാജ്യത്തെ ഉദ്ദേശിച്ചല്ല അല്ലാഹു വിവരിച്ച രൂപത്തിലുള്ള ഏതെങ്കിലും രാജ്യത്തെ പൊതുവെ ഉദ്ദേശിച്ചാണ്-എന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഇതിലെ വിവരണം മക്കാനിവാ സികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമാണെന്നുള്ളതിൽ സംശയമില്ല താനും. യുദ്ധങ്ങളും അക്രമങ്ങളും ഭയപ്പെടുവാനില്ലാതെ നിർഭയമായും, ശാന്തമായും ഇരിക്കുന്ന രാജ്യമാണത്. ആ രാജ്യക്കാർക്കാവശ്യമായ ഭക്ഷണസാധനങ്ങൾ നാനാദി ക്കുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. എന്നിട്ടും അവർ അല്ലാഹുവിന്റെ അനു ഗ്രഹങ്ങളെ ധിക്കരിച്ചുകൊണ്ട് അവിശ്വാസത്തിലും തോന്നിയവാസത്തിലും മുഴുകിക്കൊ ണ്ടിരുന്നു. അവരിൽ നിന്ന് അവരെ ഉപദേശിക്കുവാൻ വേണ്ടി അല്ലാഹു ഒരു റസൂലി നെയുംനബി തിരുമേനി ˜ റസൂലിനെ വ്യാജമാക്കി നിഷേ ധിക്കുകയും അക്രമം അഴിച്ചുവിടുകയുമാണവർ ചെയ്തത്. എന്നിപ്രകാരം ഇബ്നുക ഥീർ (റ) രേഖപ്പെടുത്തിക്കാണുന്നു. ധിക്കാരം മുഴുത്തപ്പോൾ അല്ലാഹു അവർക്ക് ഭക്ഷ ണക്ഷാമം അനുഭവപ്പെടുത്തി, ഏഴുകൊല്ലം നീണ്ടുനിന്ന ആ കഠിനക്ഷാമത്തിൽ, ഒട്ടക ത്തിന്റെ രക്തവും രോമവും കൂട്ടിച്ചേർത്തു അപ്പമുണ്ടാക്കി ഭക്ഷിക്കുവാൻപോലും അവർ തിരുമേനി ˜ യുടെ മദീനാ ഹിജ്റഃയെത്തുടർന്ന് അധികം യുദ്ധഭീതിയും ആക്രമണഭയവും സർവത്ര കടന്നുകൂടി. സ്വൈരജീവിതം അവർക്കില്ലാതായി. ബദ്ർ യുദ്ധത്തോടെ അവരുടെ നട്ടെല് ലും ഒടിഞ്ഞു പോയി. ഒടുക്കം പല ഏറ്റുമുട്ടലുകൾക്കും ശേഷം നിരുപാധികം അവർ കീഴടങ്ങുകയും ചെയ്യേണ്ടി വന്നു. ചുരുക്കത്തിൽ, ഈ വചനങ്ങളിൽ വിവരിച്ച കാര്യങ്ങളത്രയും മക്ക ക്കാരെ സംബന്ധിച്ചിടത്തോളം യഥാർഥത്തിൽ സംഭവിച്ചുകഴിഞ്ഞതാകുന്നു. ഈ ഉപമ മക്കക്കാരെയും, അതിലെ നിവാസികളെയും സംബന്ധിച്ചായാലും മേൽവി വരിച്ച പ്രകാരമുള്ള രാജ്യങ്ങളെ പൊതുവിൽ ഉദ്ദേശിച്ചായാലും ശരി, അല്ലാഹുവിന്റെ ഒരു നടപടിച്ചട്ടത്തെയാണ് ഈ ഉപമ ചൂണ്ടിക്കാട്ടുന്നത്. ഉപമയിൽ നിന്ന് പഠിക്കേണ്ടുന്ന പാഠം അടുത്ത വചനത്തിൽ നിന്നു വ്യക്തമാണ്:-
16:114فَكُلُواْ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلٗا طَيِّبٗا وَٱشۡكُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ
(114) അതിനാൽ, നിങ്ങൾക്ക് അല്ലാഹു നൽകിയിട്ടുള്ളതിൽ നിന്ന് അനുവദനീയവും നല്ല (വിശിഷ്ട മായ)തുമായത് നിങ്ങൾ തിന്നുകൊ ള്ളുവിൻ; അല്ലാഹുവിന്റെ അനുഗ്രഹ ത്തിന് നന്ദി കാണിക്കുകയും ചെയ്യു വിൻ; നിങ്ങൾ അവനെയാണ് ആരാ ധിക്കുന്നതെങ്കിൽ! (114) ആകയാൽ നിങ്ങൾ തിന്നുകൊള്ളുവിൻ നിങ്ങൾക്ക് അല്ലാഹു നൽകിയതിൽ നിന്ന് അനുവദനീയമായത് നല്ല, വിശിഷ്ടമായ നന്ദി കാണിക്കുകയും ചെയ്യുവിൻ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങളാണെങ്കിൽ അവനെ (തന്നെ) നിങ്ങളാരാധിക്കുന്നു (വെങ്കിൽ) മറ്റുള്ളവരെ ആരാധിക്കലും, അല്ലാഹുവിനോട് കൂറുകാണിക്കലുംരണ്ടുംകൂടി-ഒരി ക്കലും യോജിക്കുകയില്ല. അതുകൊണ്ട് ആരാധനയും നന്ദിയും അവന് തന്നെ ആയിരി ക്കണം. ഭക്ഷ്യവസ്തുക്കൾ അനുവദനീയവും നല്ലതുമായിരിക്കണമെന്ന് പറയുമ്പോൾ; ഉപയോഗിക്കാൻ പാടില്ലാത്ത ഭക്ഷ്യവസ്തുക്കൾ കുറേ അധികമുണ്ടോ എന്ന് തോന്നി യേക്കാം. അത് അധികമൊന്നുമില്ലെന്നും അല്ലാഹു തുടർന്നറിയിക്കുന്നു:-
16:115إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ
(115) ശവവും, രക്തവും, പന്നി മാംസവും, അല്ലാഹു അല്ലാത്തവർക്ക് വേണ്ടി ശബ്ദം ഉയർത്തപ്പെട്ട ധ അറു ക്കപ്പെട്ട പ തും മാത്രമേ അവൻ നിങ്ങ ളുടെമേൽ നിഷിദ്ധമാക്കിയിട്ടുള്ളൂ. എനി ആരെങ്കിലും (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതി രുവിട്ടവനല്ലാതെയും (ഭക്ഷിക്കു -അപ്പോൾ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാ നിധിയുമാകുന്നു. (115) അവൻ നിഷിദ്ധമാക്കിയിട്ടുള്ളൂ നിങ്ങളുടെമേൽ ശവത്തെ രക്തത്തെയും മാംസവും പന്നിയുടെ യാതൊന്നും ശബ്ദം ഉയർത്ത (അറുക്ക)പ്പെട്ടിരിക്കുന്നു അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അതുകൊണ്ട്, അതുവഴി എനി ആർ, വല്ലവനും നിർബന്ധിതനായി തേടുന്ന (കാംക്ഷിക്കുന്നധിക്കരിക്കുന്ന)വനല്ലാതെ അതിരുകടന്നവനുമല്ലാതെ എന്നാൽ നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരു ണാനിധിയാണ് ഈ വചനത്തിലടങ്ങിയ സംഗതികളും, ആശയങ്ങളും അൽബക്വറഃ 173 ലും, 145 ലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. വേണ്ടത്ര വിശദീ കരണങ്ങളും നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും വിവരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ അവിടങ്ങളിൽ നോക്കുക. ഇത്രയും കുറഞ്ഞ വസ്തുക്കളേ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളുവെങ്കിലും മുശ്രിക്കുകൾ അവരുടെ സ്വന്തം വകയായി വേറെയും പലതും നിഷിദ്ധമാക്കിവെച്ചിരിക്കുന്നു. അതിനെക്കുറിച്ചാണ് അടുത്ത വചന ത്തിൽ പറയുന്നത്:-
16:116–117وَلَا تَقُولُواْ لِمَا تَصِفُ أَلۡسِنَتُكُمُ ٱلۡكَذِبَ هَٰذَا حَلَٰلٞ وَهَٰذَا حَرَامٞ لِّتَفۡتَرُواْ عَلَى ٱللَّهِ ٱلۡكَذِبَۚ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ
مَتَٰعٞ قَلِيلٞ وَلَهُمۡ عَذَابٌ أَلِيمٞ
(116) നിങ്ങളുടെ നാവുകൾ വ്യാജവിവരണം നൽകി വരുന്നതി നാൽ (മാത്രം) നിങ്ങൾ പറയുകയും അരുത്: "ഇത് അനുവദനീയമാണ്: ഇത് നിഷിദ്ധവുമാണ്' (എന്നി ങ്ങിനെ); നിങ്ങൾ അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുവാൻ വേണ്ടി. ധ അതാണതിന്റെ കലാശമാ കുക. പ നിശ്ചയമായും, അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുന്നവർ വിജയിക്കുകയില്ല. (117) അൽപ (മാത്ര) മായ ഒരു സുഖാനുഭവം! അവർക്ക് വേദനയേ റിയ ശിക്ഷയുമുണ്ടായിരിക്കും. (116) നിങ്ങൾ പറയുകയും ചെയ്യരുത് വിവരിക്കുന്നതിനാൽ നിങ്ങളുടെ നാവുകൾ വ്യാജം ഇത് അനുവദനീയ മാണ് ഇത് നിഷിദ്ധമാണ് നിങ്ങൾ കെട്ടിയുണ്ടാക്കുവാൻ വേണ്ടി അല്ലാഹുവിന്റെ മേൽ (പേരിൽ) വ്യാജം നിശ്ചയമായും കെട്ടിച്ചമക്കുന്നവർ അല്ലാഹുവിന്റെ മേൽ വ്യാജം അവർ വിജയിക്കുകയില്ല (117) ഒരു സുഖാനുഭവം, സുഖം, ഉപയോഗം അൽപ മായ, കുറഞ്ഞ അവർക്കുണ്ട്താനും ശിക്ഷ വേദനയേറിയ എന്തെങ്കിലും തെളിവോ വല്ല പ്രമാണമോ കൂടാതെ, സ്വന്തം നാവിനാൽ ഉരുവിടുന്ന ചില ന്യായങ്ങളുടെ അടിസ്ഥാനത്തിൽ, അല്ലാഹു ഹലാലാക്കി (അനുവദനീയമാക്കി) യ ചില വസ്തുക്കളെ ഹറാമും (നിഷിദ്ധവും), ഹറാമാക്കിയ ചില വസ്തുക്കളെ ഹലാ ലുമാക്കിക്കൊണ്ട് മുശ്രിക്കുകൾ മതവിധികൾ കെട്ടിയുണ്ടാക്കിയിരുന്നതിനെക്കുറിച്ച് ആക്ഷേപിക്കുകയാണ്. മതത്തിൽ ഹലാലെന്നും ഹറാമെന്നും വിധി കൽപിക്കുവാനുള്ള അധികാരവും, അവകാശവും അല്ലാഹുവിനായിരിക്കെ, ഇത് അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കലാണല്ലോ. അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുന്നവർ ഒരി ക്കലും വിജയിക്കുകയില്ല. ഇഹത്തിൽ വെച്ച് തുച്ഛമായ വല്ല കാര്യലാഭവും ലഭിച്ചേക്കാ മെങ്കിലും പരലോകത്ത് അവർക്ക് കഠിനശിക്ഷയായിരിക്കും ഫലം എന്ന് സാരം. മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ശവം, പന്നിമാംസം മുതലായവയെ അവർ അനുവദനീയമായി ഗണിച്ചിരുന്നു. "ബഹീറത്ത്' എന്നും മറ്റുമുള്ള പേരു കളിൽ പല കാലികളെയും വിഗ്രഹങ്ങൾക്ക് വഴിപാടാക്കി വിടലും പതിവായിരുന്നു. ചിലതിനെ പുരുഷന്മാർക്ക് മാത്രം അനുവദനീയവും, സ്ത്രീകൾക്ക് നിഷിദ്ധവുമാക്കി വെക്കുകയും ചെയ്തിരുന്നു. (5:106: 6:139 മുതലായ സ്ഥലങ്ങൾ നോക്കുക) ഇത്തരം സംഗതികളെ സൂചിപ്പിച്ചുകൊണ്ടാകുന്നു ഇത് അനുവദനീയമെന്നും, ഇത് നിഷിദ്ധമെന്നും പറയരുതെന്ന് വിരോധിച്ചിരിക്കുന്നത്. എന്നാൽ ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയത് പോലെ-ഈ സംഗതികൾ മാത്രമല്ല ഈ വിരോധത്തിൽ അടങ്ങിയിരിക്കുന്നത്. അംഗീ കൃതമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിർമിക്കപ്പെടുന്ന അനാചാരങ്ങളും, സുന്നത്തിന്നും എതിരായി പുറപ്പെടുവിക്കുന്ന ഫത്വകളും നിയമങ്ങ ളുമെല്ലാം തന്നെ, അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുന്നതിൽ ഉൾപ്പെടുന്നു. അബൂനദ്വ്റഃ (റ) പറഞ്ഞതായി ഇബ്നു അബീഹാതിം (റ) ഉദ്ധരിച്ചിരിക്കുന്നു: "സൂറ ത്തുന്നഹ്ലിലെ എന്നുള്ള (ഈ) വചനം ഞാൻ വായിച്ചു. അതിനാൽ, അന്നു മുതൽ ഇന്നുവരെ ഞാൻ ഫത്വാ (മതകാര്യങ്ങളിൽ വിധി) നൽകുവാൻ ഭയപ്പെ ട്ടുകൊണ്ടിരിക്കുകയാണ്.
16:118وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا مَا قَصَصۡنَا عَلَيۡكَ مِن قَبۡلُۖ وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
(118) യഹൂദികളായവരുടെ മേലും (തന്നെ) മുമ്പ് നാം നിനക്ക് വിവരിച്ചുതന്നവയെ നാം നിഷിദ്ധ മാക്കി. അവരോട് നാം അനീതി ചെയ്തിട്ടില്ല; എങ്കിലും അവർ അവ രോട് തന്നെയായിരുന്നു അനീതി ചെയ്തിരുന്നത്. (118) യാതൊരുവരുടെ മേൽ യഹൂദരായ നാം നിഷിദ്ധ മാക്കി നാം കഥനം ചെയ്തത്, (വിവരിച്ചത്) നിനക്ക്, നിന്റെമേൽ മുമ്പ് നാം അവരോട് അനീതി, (അക്രമം) ചെയ്തിട്ടുമില്ല എങ്കിലും അവരായിരുന്നു തങ്ങളോട് തന്നെ, അവരുടെ സ്വന്തങ്ങളെ അക്രമിക്കും (അനീതി ചെയ്യും) അൽപം ചില ഭക്ഷ്യവസ്തുക്കളെ മാത്രമേ അല്ലാഹു നിഷിദ്ധമാക്കി നിയമിച്ചിട്ടുള്ളൂ വെന്ന് 115-ാം വചനത്തിൽ പ്രസ്താവിച്ചുവല്ലോ. എന്നാൽ, യഹൂദികളുടെമേൽ മുമ്പ് നിങ്ങൾക്ക് വിവരിച്ചുതന്നിട്ടുള്ള ചില വസ്തുക്കളെ നിഷിദ്ധമാക്കിയിരുന്നത് ശരിയാ ണെന്നും, അത് അവരോട് അല്ലാഹു ചെയ്ത ഒരു അനീതിയായിരുന്നില്ല-അവർ സ്വയം ചെയ്ത അക്രമങ്ങളുടെ ഫലമായിരുന്നു-എന്നുമാണ് ഈ വചനത്തിൽ പ്രസ്താവിച്ച തിന്റെ സാരം. "മുമ്പ് വിവരിച്ചുതന്നത്' എന്ന് പറഞ്ഞത് 146-ാം വചന ത്തിലാകുന്നു. നഖമുള്ള വസ്തുക്കളെയും, ആടുമാടുകളുടെ കൊഴുപ്പുകളും അവർക്ക് നിഷിദ്ധമാക്കിയിരുന്നുവെന്നും, അതവരുടെ ധിക്കാരം മൂലമായിരുന്നുവെന്നുമാണ് അവിടെ പറഞ്ഞതിന്റെ ചുരുക്കം. കൂടുതൽ വിവരം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്. കൂടാതെ, അവരുടെ അക്രമം നിമിത്തം വിശിഷ്ടമായ ചില വസ്തുക്കളെ അവരുടെ മേൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്ന് സൂ: 160 ലും കാണാം.
16:119ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُواْ ٱلسُّوٓءَ بِجَهَٰلَةٖ ثُمَّ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٌ
(119) പിന്നീട്, നിശ്ചയമായും, നിന്റെ റ∫്, വിഡ്ഢിത്തം (അഥവാ വിവരക്കേട്) നിമിത്തം തിന്മ പ്രവർത്തിക്കുകയും, പിന്നീട് അതി ന്ശേഷം പശ്ചാത്തപിക്കുകയും, നന്നായിത്തീരുകയും ചെയ്തവർക്ക്, (അതെ) നിശ്ചയമായും നിന്റെ റ∫് അതിന് ശേഷം വളരെ പൊറുക്കുന്ന വനും, കരുണാനിധിയും തന്നെയാ കുന്നു. (119) പിന്നീട്, പിന്നെ നിശ്ചയമായും നിന്റെ റ∫് പ്രവർത്തി ച്ചവർക്ക് തിന്മയെ, മോശം വിഡ്ഢിത്തംകൊണ്ട്, വിവരക്കേട് നിമിത്തം പിന്നെ അവർ പശ്ചാത്തപിച്ചു ശേഷം അതിന്റെ അവർ നന്നായിത്തീരുകയും ചെയ്തു, (കർമങ്ങളെ) നന്നാക്കുകയും ചെയ്തു നിശ്ചയ മായും നിന്റെ റ∫് അതിന് ശേഷം പൊറുക്കുന്നവൻ തന്നെയാണ് കരുണാനിധിയാണ്. അല്ലാഹുവിന്റെ പേരിൽ നിയമങ്ങൾ കെട്ടിയുണ്ടാക്കുക പോലെയുള്ള ഗുരുതരമായ പാപങ്ങൾ വല്ലതും വിവരക്കേട് കൊണ്ട് ചെയ്തുപോയാൽ തന്നെയും പിന്നീട് ഖേദി ച്ചുമടങ്ങി സ്വന്തം നില നന്നാക്കിത്തീർത്താൽ അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്യുന്നതാണെന്ന് സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയാണ്. വിഭാഗം - 16
16:120–123إِنَّ إِبۡرَٰهِيمَ كَانَ أُمَّةٗ قَانِتٗا لِّلَّهِ حَنِيفٗا وَلَمۡ يَكُ مِنَ ٱلۡمُشۡرِكِينَ
شَاكِرٗا لِّأَنۡعُمِهِۚ ٱجۡتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
وَءَاتَيۡنَٰهُ فِي ٱلدُّنۡيَا حَسَنَةٗۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّـٰلِحِينَ
Passage continues through verse 16:123.
(120) നിശ്ചയമായും ഇബ്റാഹീം, അല്ലാഹുവിനോട് ഭക്ത്യാനുസരണ മുള്ള ഋജുമാനസനായ ഒരു (പ്രത്യേക) സമുദായം (അഥവാ മാതൃകാനേതാവ്) ആയിരുന്നു. അദ്ദേഹം മുശ്രിക്കുകളിൽപെട്ടവനാ യിരുന്നിട്ടുമില്ല. (121) അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കു ന്നവൻ (ആയിരുന്നു). അദ്ദേഹത്തെ അവൻ തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വെ) യുള്ള ഒരു പാതയിലേക്ക് അദ്ദേഹത്തെ അവൻ നയിക്കുകയും ചെയ്തിരിക്കുന്നു. (122) ഇഹത്തിൽ അദ്ദേഹത്തിന് നാം നന്മ നൽകുകയും ചെയ്തു. അദ്ദേഹം പരലോകത്തിലാകട്ടെ, സദ് വൃത്തന്മാരിൽപെട്ടവൻ തന്നെ. (123) പിന്നീട് (ഇപ്പോൾ), നിനക്ക് നാം "വഹ്യ്; (സന്ദേശം) നൽകിയിരിക്കുന്നു: ഋജുമാനസനായ നിലയിൽ (ആയിരുന്ന) ഇബ്റാഹീ മിന്റെ മാർഗത്തെ പിൻപറ്റണമെന്ന്; അദ്ദേഹം മുശ്രിക്കുകളിൽപെട്ടവനാ യിരുന്നതുമില്ല. (120) നിശ്ചയമായും ഇബ്റാഹീം ആകുന്നു, ആയിരുന്നു ഒരു സമുദായം (മാതൃകാ നേതാവ്) ഭക്തിയുള്ള, ഒതുക്കമുള്ള, അനുസരണമുള്ള (വൻ) അല്ലാഹുവിന്, അല്ലാഹുവോട് ഋജുമാനസനായ (നിഷ്കളങ്കഹൃദയനായ) അദ്ദേഹം ആയിരുന്നില്ല, ആയിട്ടില്ല മുശ്രിക്കുകളിൽ (പങ്കുചേർക്കു ന്നവരിൽബഹുദൈവ വിശ്വാസികളിൽ) പെട്ട (വൻ) (121) നന്ദി കാണിക്കു ന്നവൻ, നന്ദി കാണിച്ചുകൊണ്ട് അവന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹത്തെ അവൻ തിരഞ്ഞെടുത്തിരിക്കുന്നു അദ്ദേഹത്തെ നയിക്കുക (വഴിചേർക്കുകയും) പാത (വഴി) യിലേക്ക് ചൊവ്വായ, നേരെയുള്ള (122) അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു ഇഹത്തിൽ നന്മ, നല്ലത് അദ്ദേഹമാകട്ടെ, നിശ്ചയമായും അദ്ദേഹം പരലോകത്തിൽ സദ്വൃത്തരിൽപെട്ട (വൻ) തന്നെ (123) പിന്നെ നാം വഹ്യ് നൽകി നിനക്ക്, നിന്നിലേക്ക് നീ പിൻപറ്റുക എന്ന് മാർഗത്തെ ഇബ്റാഹീമിന്റെ ഋജുമാനസ (നിഷ്ക്കളങ്ക ഹൃദയ) നായ നിലയിലുള്ള അദ്ദേഹം ആയിരുന്നുമില്ല മുശ്രിക്കു (ബഹുദൈവ വിശ്വാസി) കളിൽപ്പെട്ട (വൻ) മുശ്രിക്കുകൾ മതാചാരങ്ങളായി ആചരിച്ചുവന്നിരുന്ന ശിർക്ക് പരമായ പല കാര്യ ങ്ങളെക്കുറിച്ചും മുമ്പ് പ്രസ്താവിച്ചു. ഇബ്റാഹീം നബി(അ) യുടെ പിൻഗാമികളും, അദ്ദേഹത്തിന്റെ മാതൃകയും, നടപടിക്രമവും സ്വീകരിച്ചുവരുന്നുവെന്ന നിലക്കാണ് അതെല്ലാം അവർ ആചരിച്ചുവന്നിരുന്നതും. വാസ്തവത്തിൽ അദ്ദേഹം സ്വീകരിച്ചുവ ന്നിരുന്ന മാർഗമാകട്ടെ, അതിനെല്ലാം കടകവിരുദ്ധവുമായിരുന്നു. അതുകൊണ്ട് അദ്ദേ ഹത്തിന്റെ യഥാർഥ സ്ഥിതി ഇന്നിന്ന പ്രകാരമായിരുന്നുവെന്നും, അദ്ദേഹം സ്വീകരിച്ചി രുന്ന അതേമാർഗം സ്വീകരിക്കുവാനും, അത് പ്രബോധനം ചെയ്യുവാനും തന്നെയാണ് നബി തിരുമേനി ˜ യോട് കൽപിച്ചിരിക്കുന്നതെന്നും അല്ലാഹു ചൂണ്ടിക്കാണിക്കുകയാണ്. "സമുദായം, സമൂഹം' എന്നീ അർഥങ്ങളിലാണ് (ഉമ്മത്ത്) എന്ന വാക്ക് സാധാ രണ ഉപയോഗിക്കപ്പെടാറുള്ളതെന്നും, ചിലപ്പോൾ വേറെ അർഥങ്ങളിലും അത് ഉപ യോഗിക്കപ്പെടാറുണ്ടെന്നും, അവയിൽ ഒന്ന് മാതൃകാനേതാവ്' എന്നാണെന്നും സൂ: ഹൂദിലെ 8-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചുവല്ലോ. ഒരു വമ്പിച്ച സമുദാ യത്തിന് മാതൃകയും, നേതൃത്വവും നൽകിയ മഹാനായത് കൊണ്ട് ഇബ്റാഹീം (അ) ഒരു പ്രത്യേക സമുദായം തന്നെയാണെന്ന് പറയത്തക്കവിധം ശ്രേഷ്ഠനും ഉത്തമനും തന്നെയാണ് താനും. അദ്ദേഹത്തെപ്പറ്റി അല്ലാഹു ഇവിടെ പ്രശംസിച്ചുപറഞ്ഞ കാര്യ ങ്ങൾ ശ്രദ്ധിക്കുക: (1) അല്ലാഹുവിനോട് ഭക്തിയും അനുസരണവും ഉള്ളവനായിരുന്നു. (2) വക്രമാർഗങ്ങളിലേക്കൊന്നും തുനിയാതെ നേർമാർഗത്തിൽ ഉറച്ചുനിൽക്കുന്ന ഋജുമാനസനായിരുന്നു. (3) ശിർക്കിന്റെ പ്രവർത്തനങ്ങളിലൊന്നും അകപ്പെടാതെ തൗഹീദിൽ അടിയുറച്ച വനായിരുന്നു. (4) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനായിരുന്നു. (5) അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു. അതെ, അദ്ദേഹത്തെ അവൻ നേർമാർഗത്തിന്റെ മാതൃകയും, സൻമാർഗികളുടെ നേതാവും, ശിർക്കിന്റെ കണ്ഠകോ ടാലിയും, തൗഹീദിന്റെ പതാകവാഹകനുമാക്കി ഉയർത്തിയിരിക്കുന്നു. (6) ചൊവ്വായ മാർഗത്തിലേക്ക് അദ്ദേഹത്തെ അല്ലാഹു നയിച്ചിരിക്കുന്നു. അല്ലാഹു നേർമാർഗത്തിലേക്ക് നയിച്ചുകൊടുത്തവർ പിന്നെ വഴിതെറ്റുന്ന പ്രശ്നമില്ലല്ലോ. അവൻ അദ്ദേഹത്തിന് നന്മ നൽകിയിരിക്കുന്നു. ഇഹത്തിൽ വെച്ച് അദ്ദേഹത്തിന് സിദ്ധിച്ച നിസ്തുലമായ നന്മകൾ കുറച്ചൊന്നുമല്ല. വേദക്കാരും, അവരു മായി ബന്ധപ്പെട്ടവരുമായ എല്ലാ സമുദായങ്ങൾക്കിടയിലും കാലാവസാനം വരെ അദ്ദേ ഹത്തിന്റെ സൽപേരും സൽകീർത്തിയും നിലനിൽക്കുന്നുവെന്നുള്ളത് അവയിൽ ഒന്നത്രെ. (8) പരലോകത്ത് സദ്വൃത്തൻമാരുടെ കൂട്ടത്തിലായിരിക്കും അദ്ദേഹം. പരലോകത്ത് മനുഷ്യന് ലഭിക്കുവാനുള്ള സർവ്വനേട്ടങ്ങളുടെയും മാനദണ്ഡം അവൻ സദ്വൃത്തനും സൽക്കർമിയും ആയിരിക്കുകയെന്നതാണല്ലോ. ഇബ്റാഹീം നബി(അ)യുടെ ഉൽകൃഷ്ടഗുണങ്ങളും സ്ഥാനമാനങ്ങളും ചൂണ്ടിക്കാ ട്ടിയശേഷം, അദ്ദേഹം സ്വീകരിച്ചുവന്ന അതേ മാർഗവും നടപടിക്രമവും, പിൻപറ്റുവാ നാണ് നബി ˜ യോട് കൽപിച്ചിരിക്കുന്നതെന്ന് അല്ലാഹു ഉണർത്തുന്നു. ഇതോടുകൂടി, മുകളിൽ പറഞ്ഞ അദ്ദേഹത്തിന്റെ രണ്ട് ഗുണങ്ങളെ വീണ്ടും ആവർത്തിച്ച് ഓർമിപ്പിക്കു കയും ചെയ്തിരിക്കുന്നു. അദ്ദേഹം വക്രമാർഗങ്ങളെല്ലാം വിട്ട് നേർമാർഗത്തിൽ മാത്രം ഉറച്ചുനിന്ന നിഷ്ക്കളങ്കഹൃദയനായിരുന്നു ( ) എന്നും, ശിർക്കിന്റെ മാർഗങ്ങളി ലൊന്നും അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നില്ല ( ) എന്നുമാണത്. എല്ലാ സൽഗുണങ്ങളുടെയും ഉറവിടം ഈ രണ്ട് ഗുണങ്ങളാണല്ലോ. നബി തിരുമേ നി ˜ യുടെ പ്രബോധനമാർഗത്തിന്റെ അടിത്തറയും അവ തന്നെ.
16:124إِنَّمَا جُعِلَ ٱلسَّبۡتُ عَلَى ٱلَّذِينَ ٱخۡتَلَفُواْ فِيهِۚ وَإِنَّ رَبَّكَ لَيَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
(124) "ശ∫ത്ത്' (ആചരണം) ഏർപ്പെടുത്തിയിരിക്കുന്നത്, അതിൽ ഭിന്നാഭിപ്രായത്തിലായവരുടെ മേൽ മാത്രമാകുന്നു. നിശ്ചയമായും നിന്റെ റ∫്, യാതൊന്നിൽ അവർ ഭിന്നാഭി പ്രായത്തിലായിക്കൊണ്ടിരിക്കു ന്നുവോ അതിൽ, അവർക്കിടയിൽ ക്വിയാമത്ത് നാളിൽ വെച്ച്, വിധി കൽപിക്കുക തന്നെ ചെയ്യും. (124) ആക്കപ്പെടുക (ഏർപ്പെടുത്തപ്പെടുക) മാത്രം ചെയ്തിരിക്കുന്നു ശ∫ത്ത് (ആചരണം) യാതൊരുവരുടെ മേൽ (മാത്രം) അവർ ഭിന്നാഭിപ്രായത്തിലായി അതിൽ നിശ്ചയമായും നിന്റെ റ∫് അവൻ വിധിക്കുക തന്നെ ചെയ്യും അവർക്കിടയിൽ ക്വിയാമത്ത് നാളിൽ യാതൊന്നിൽ അവരായിരുന്നു അതിൽ അവർ ഭിന്നാഭിപ്രായത്തി ലാകും. ഇബ്റാഹീം നബി(അ)യുടെ മാർഗം പിൻപറ്റുവാൻ നബി ˜ യോട് കൽപിച്ചിരിക്കു കയാണല്ലോ. അങ്ങിനെയാണെങ്കിൽ, അദ്ദേഹത്തിന്റെ പിൻതുടർച്ചക്കാരായ വേദക്കാർ ശനിയാഴ്ച ദിവസം ആഴ്ചതോറും ആചരിച്ചുവരുന്ന ശ∫ത്താചരണം എന്ത് കൊണ്ട് നടത്തുന്നില്ല? അതേ സമയം വെള്ളിയാഴ്ച പ്രധാന ദിവസമായി ആചരിക്കു കയും ചെയ്യുന്നു? എന്ന് ചോദിക്കപ്പെടുന്നതിനുള്ള മറുപടിയാണിത്. ശ∫ത്തിന്റെ ആച രണം ഇബ്റാഹീംനബി (അ)യുടെ കാലശേഷമാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. അത് ആരുടെ മേൽ നിയമിക്കപ്പെട്ടിരിക്കുന്നുവോ അവർ തന്നെയാണ് അതിൽ ഭിന്നിക്കുകയും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ആ വിഷയത്തിൽ അവരോട് യോജിക്കാത്തതിന്റെ പേരിൽ നബി ˜ ഇബ്റാഹീംനബി(അ)യുടെ മാർഗത്തിന് വിരുദ്ധമായി പ്രവർത്തിക്കു ന്നുവെന്ന് പറയുവാനില്ല. അവരുടെ ഭിന്നതയെക്കുറിച്ചുള്ള തീരുമാനം അല്ലാഹു ക്വിയാ മത്ത് നാളിൽ നടത്തിക്കൊള്ളുകയും ചെയ്യും എന്നത്രെ മറുപടിയുടെ സാരം. ഇമാം ബുഖാരീ, മുസ്ലിം (റ) എന്നിവർ അബൂഹുറയ്റഃ (റ) യിൽ നിന്നു ദ്ധരിച്ച ഒരു ഹദീഥിൽ നബി ˜ പറയുന്നു: "നാം അവസാനം വന്നവരാകുന്നു, ക്വിയാ മത്തു നാളിൽ നാം മുമ്പൻമാരുമായിരിക്കും. പക്ഷേ, അവർക്ക് (വേദക്കാർക്ക്) നമ്മുടെ മുമ്പ് വേദഗ്രമ്ലം നൽകപ്പെടുകയും, നമുക്ക് അവരുടെ ശേഷം നൽകപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെ, ഇൗ ദിവസ (വെള്ളിയാഴ്ച ദിവസ) മാണ് അവരുടെ മേൽ നിയമിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ട് അവരതിൽ ഭിന്നിച്ചു. എന്നാൽ അല്ലാഹു നമ്മെ അതി ലേക്ക് വഴിചേർത്തു തന്നിരിക്കുന്നു. അങ്ങനെ മനുഷ്യർ അതിൽ നമ്മുടെ പിന്നിലാണു ള്ളതും. യഹൂദികൾ നാളെയും, ക്രിസ്ത്യാനികൾ മറ്റന്നാളും'. ഇബ്നു അ∫ാസ് (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "മൂസാ നബി(അ) യഹൂദിക ളോട് (വെള്ളിയാഴ്ച) ആചരിക്കുവാൻ കൽപിച്ചു. ആഴ്ചയിൽ ഒരു ദിവസം നിങ്ങൾ അല്ലാഹുവിന്നായി (ആരാധനാകർമങ്ങൾക്ക് വേണ്ടി) ഒഴിഞ്ഞിരിക്കണം. അന്ന് നിങ്ങൾ ജോലികളൊന്നും ചെയ്യരുത് എന്ന് പറഞ്ഞു. അത് വെള്ളിയാഴ്ചയായിരുന്നു. അവർ അതിന് വിസമ്മതിച്ചു. അല്ലാഹു സൃഷ്ടിയിൽ നിന്ന് ഒഴിവായ ദിവസമല്ലാതെ മറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല എന്നവർ പറഞ്ഞു. ഇത് ശനിയാഴ്ചയാണ്. അങ്ങനെ ആ ദിവസം അദ്ദേഹം അവരിൽ നിശ്ചയിക്കുകയും, അവരുടെമേൽ (കർമങ്ങൾ) കർശ നമാക്കുകയും ചെയ്തു. പിന്നീട് ഇൗസാ നബി(അ)യും വെള്ളിയാഴ്ച കൊണ്ടുവന്നു. അപ്പോൾ ക്രിസ്ത്യാനികൾ പറഞ്ഞു: അവരുടെ പെരുന്നാൾ ദിവസം നമ്മുടെ പെരു ന്നാളിന് ശേഷമായിരിക്കുവാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ, അവർ ഞായറാഴ്ച സ്വീകരിച്ചു. ശ∫ത്തിൽ അവർ ഭിന്നിച്ചു ( ) എന്നതിന്റെ താൽപര്യം, വേദക്കാർ അവ രുടെ നബിമാരുടെ നിർദ്ദേശം സ്വീകരിക്കാതിരുന്നുവെന്നാണെന്ന് മേലുദ്ധരിച്ചതിൽ നിന്ന് മനിലാക്കാം. ശ∫ത്ത് നാളിനെ യഥാവിധി ആചരിക്കാതെ യഹൂദികളിൽ ചിലർ അന്ന് മൽസ്യം പിടിച്ചതും അതിനെത്തുടർന്ന് അവരെ ശിക്ഷിച്ചതും അല്ലാഹു (7:163-166) വിവ രിച്ചിട്ടുണ്ടല്ലോ. അതാണിവിടെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കൾ പറയുന്നു. ഇതിന് ഇവിടെ പ്രസക്തി കാണുന്നില്ല. യഹൂദികൾക്കിടയിലുള്ള ഭിന്നിപ്പാണ് ഉദ്ദേശ്യമെന്നും ചിലർ പറ യുന്നു. യഹൂദികൾക്കിടയിൽ ശ∫ത്ത് നാളിന്റെ ആചരണ സ്വഭാവത്തിൽ ഭിന്നിപ്പുണ്ടാ യിട്ടുണ്ടെങ്കിൽ തന്നെയും ദിവസനിർണയത്തിൽ ഭിന്നിപ്പുണ്ടായിട്ടില്ലെന്നുള്ളതും പ്രസ്താ വ്യമാകുന്നു. യഹൂദികൾക്കും, അവരിൽനിന്ന് ക്രിസ്ത്യാനികളായിത്തീർന്നവർക്കും ഇടയിൽ മാത്രമേ അതിൽ ഭിന്നിപ്പുണ്ടായിട്ടുള്ളൂ. ഇത് പോലെത്തന്നെ, ഇബ്റാഹീം നബി(അ) വെള്ളിയാഴ്ച ആചരിച്ചുവന്നിരുന്നുവെന്നും ചിലർ പ്രസ്താവിച്ചുകാണുന്നു. ഇതിനും തെളിവുകളില്ല. ഇൗസാനബി(അ)യുടെ കാലത്ത് ശനിയാഴ്ച ദിവസം തന്നെ യായിരുന്നു ശ∫ത്താചരണം നടന്നിരുന്നതെന്നും പിന്നീട് ക്രിസ്തീയ സഭകളാണ് ഞായറാഴ്ചയുടെ ആചരണം നടപ്പിൽ വരുത്തിയതെന്നും ക്രിസ്ത്യാ നികളുടെ രേഖകളിൽനിന്ന് വ്യക്തമാണ്. ( ) ഇബ്റാഹീംനബി(അ)യുടെ മാർഗത്തെയാണ് പിൻപറ്റേണ്ടതെന്ന് കൽപിച്ചശേഷം, അദ്ദേഹം ആ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചിരുന്ന പ്രകാരം അതിലേക്ക് ക്ഷണി ക്കുവാനും നബി ˜ യോട് അല്ലാഹു കൽപിക്കുന്നു:- ( ) "ശ∫ത്ത്' എന്ന ശീർഷകത്തിൽ വേദപുസ്തക നിഘണ്ടുവിൽ പറയുന്നു: "ഇക്കാലത്ത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച പൊതുവെ "ശ∫ത്ത്' എന്നും, "കർത്താവിന്റെ ദിവസം' എന്നും പറഞ്ഞുവരുന്നു. എന്നാൽ, യഹൂദൻമാർ ആഴ്ചവട്ടത്തിന്റെ ഏഴാം ദിവസത്തെ "ശ∫ത്ത്' എന്നും, ആദ്യക്രിസ്ത്യാനികൾ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ "കർത്താവിന്റെ ദിവസ"മെന്നും പറഞ്ഞുവെന്ന് ധരിക്കണംസ്ലസ്ല ആദ്യ ക്രൈസ്തവ സഭയിൽ, യഹൂദ മതത്തിൽനിന്ന് ക്രിസ്ത്യാ നികളായവർ ഏഴാം ദിവസം ശ∫ത്തായി ആചരിച്ചുവെങ്കിലും ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കർത്താവിന്റെ ദിവസമായി ആചരിക്കുക കൂടുതൽ പ്രചാരമായി ത്തീരുകയാൽ, ക്രൈസ്തവ സഭയിൽ യഹൂദപ്രമാണം ക്ഷയിച്ചപ്പോൾ കർത്താ വിന്റെ ദിവസം ഭൂരിപക്ഷം ജനങ്ങളാൽ ആചരിക്കപ്പെട്ടു. എബ്രായർ ശ∫ത്തിനെ സംബന്ധിച്ചുള്ള ഭാരമേറിയ കൽപനകളാൽ ജനങ്ങളെ പീഡിപ്പിക്കുന്നത് കണ്ടിട്ട് വി. പൗലോസ് ക്രിസ്ത്യാനികൾ ദിവസങ്ങളെ വിശേഷിപ്പിച്ചിട്ടാവശ്യമില്ലെന്ന് ഉദ്ബോധിപ്പിക്കുന്നുസ്ല. ക്രമേണ സഭ വളർന്നുവന്നതോടുകൂടി ദിവസംതോറും ഓരോ രുത്തരും ആരാധനക്ക് വരുന്നത് അസാദ്ധ്യമാണെന്ന് കണ്ട് ഒരു നിശ്ചിത ദിവസം ഏർപ്പെടുത്തേണ്ടതായി വന്നുസ്ല.. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ആരാധനാദിവ സമായിത്തീർന്നുസ്ല. അതിന്ന് ശ∫ത്ത് എന്നും പേരിട്ടു.'
16:125ٱدۡعُ إِلَىٰ سَبِيلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَٰدِلۡهُم بِٱلَّتِي هِيَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
(125) (നബിയേ) നിന്റെ റ∫ിന്റെ മാർഗത്തിലേക്ക് യുക്തിതത്വവും, നല്ല സദുപദേശവും മുഖേന നീ (ജന ങ്ങളെ) ക്ഷണിച്ചുകൊള്ളുക. കൂടു തൽ നല്ലതേതോ അതനുസരിച്ച് അവ രോട് വിവാദം നടത്തുകയും ചെയ്യുക. നിശ്ചയമായും നിന്റെ റ∫് തന്നെ യാണ് അവന്റെ മാർഗം വിട്ട് പിഴച്ചു പോകുന്നവരെപ്പറ്റി ഏറ്റം അറിയുന്ന വൻ; അവൻ (തന്നെ), നേർമാർഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റം അറിയു ന്നവനുമാകുന്നു. (125) യാതൊന്നുമായി, യാതൊന്നനുസരിച്ച് അത് കൂടുതൽ നല്ലതാണ് നിശ്ചയമായും നിന്റെ റ∫് അവൻ (തന്നെ) നല്ല വണ്ണം (ഏറ്റം കൂടുതൽ) അറിയുന്നവനാണ് പിഴച്ച (തെറ്റിയ) വരെപ്പറ്റി അവന്റെ മാർഗംവിട്ട്, മാർഗത്തിൽ നിന്ന് അവൻ നല്ലവണ്ണം അറിയുന്നവനു മാണ് നേർമാർഗം പ്രാപിക്കുന്നവരെപ്പറ്റി. സത്യമാർഗത്തിലേക്ക് ക്ഷണിക്കുന്നത് നിർബന്ധം ചെലുത്തിയോ, ശക്തിയും സ്വാധീ നവും ഉപയോഗിച്ചോ ആവരുത്. അതിന് മൂന്ന് രീതികളാണുള്ളതെന്ന് ഇവിടെ അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. (1) യുക്തിതത്വങ്ങൾ ( (2) നല്ല രൂപത്തി ലുള്ള സദുപദേശം ( (3) കൂടുതൽ നല്ല രീതിയിലുള്ള വിവാദം ( ) ഉപദേശിക്കുന്ന വിഷയത്തിന്റെ യഥാർഥം ഗ്രഹിക്കുമാറ് അതിന്റെ യുക്തി, തെളിവ്, ലക്ഷ്യം ആദിയായവ വിവരിച്ചുകൊടുക്കുക എന്ന് ഒന്നാമ ത്തെതിനും, അനുഷ്ഠിക്കേണ്ടത് അനുഷ്ഠിക്കുവാനും, ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കു വാനും ആവശ്യമായ പ്രോത്സാഹനങ്ങളും പ്രേരണകളും ന്യായങ്ങളും നൽകുകയെന്ന് രണ്ടാമത്തെതിനും സാമാന്യമായി വിവക്ഷ നൽകാം. ആപേക്ഷികമായി നോക്കുമ്പോൾ, ബുദ്ധിയും വിവേകവും ഉള്ളവരിൽ ഒന്നാമത്തെ രീതിയും, സാധാരണക്കാരിൽ രണ്ടാ മത്തെ രീതിയും കൂടുതൽ ഫലവത്തായിരിക്കും. എല്ലാവരും സാത്വികന്മാരും, സത്യാന്വേഷണ തൽപരരുമായിരിക്കയില്ലല്ലോ. അങ്ങി നെയുള്ളവരോട് തർക്കവും വാദവും നടത്തേണ്ടതായി വരും. എന്നാലത്, വായടപ്പി ക്കുന്ന തരത്തിലുള്ളതോ ഉത്തരം മുട്ടിക്കുവാൻ വേണ്ടിയോ ആയിരിക്കരുത്. സന്ദർഭ ത്തിനും ആൾക്കും, പരിതഃസ്ഥിതിക്കും അനുസരിച്ച് കൂടുതൽ നയത്തോടും മയത്തോടും കൂടിയും, സത്യസന്ധമായും ആയിരിക്കേണ്ടതാണ്. സംഭാഷണം പ്രതിയോഗിയുടെ പരാ ജയത്തെ മാത്രം ഉന്നംവെച്ചുകൊണ്ടാവരുത്. സത്യം ഗ്രഹിപ്പിക്കുകയാവണം ലക്ഷ്യം. സംസാരശൈലിയും ഉപയോഗിക്കുന്ന വാക്കുകളും വെറുപ്പിക്കുന്ന രൂപത്തിലാവരുത്. അല്ലാത്തപക്ഷം, പ്രതിയോഗി ഉത്തരംമുട്ടി പരാജയപ്പെട്ടാൽപോലും സത്യത്തോട് ഇണ ങ്ങാതിരിക്കുകയായിരിക്കും ഉണ്ടാകുക. ന്യായവും തെളിവും സമർപ്പിക്കുന്നത് ഇരുവി ഭാഗക്കാരും അംഗീകരിക്കുന്ന അടിസ്ഥാനം തെറ്റാതെ ആയിരിക്കുകയും വേണം. ഇത്തരം കാര്യങ്ങൾ ഓരോ കക്ഷിയും മനിരുത്തായ്ക കൊണ്ടാണ് രണ്ട് വ്യത്യസ്തമായ അഭി പ്രായഗതിക്കാർ തമ്മിൽ നടത്തപ്പെടുന്ന ഇന്നത്തെ വാദപ്രതിവാദങ്ങളിൽ ബഹുഭൂരി ഭാഗവും ഫലശൂന്യമായിത്തീരുന്നതും, പരസ്പരം വിദ്വേഷം വളർത്തുവാൻ കാരണമാ യിത്തീരുന്നതും. ക്ഷണിക്കുന്ന മാർഗവും, രീതിയും എത്രതന്നെ നല്ലതായിരുന്നാലും ക്ഷണിക്കപ്പെടു ന്നവരെല്ലാം സത്യം സ്വീകരിക്കുക വിരളമായിരിക്കും. അത് ക്ഷണകർത്താവിന്റെ ചുമ തലയുമല്ല. നബി ˜ യോട് അല്ലാഹു പറയുന്നു (അവരെ നേർമാർഗ ത്തിലാക്കൽ നിന്റെമേൽ ബാധ്യതയില്ല. എങ്കിലും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർമാർഗത്തിലാക്കുന്നു (2:272) (നിശ്ചയമായും നീ ഇഷ്ടപ്പെട്ട വരെ നീ നേർമാർഗത്തിലാക്കുന്നതല്ല. (28:56). നേർമാർഗത്തിലാക്കൽ (ഹിദായത്ത്) അല്ലാഹുവിന്റെ പ്രവൃത്തിയാണെന്നും, അവൻ ഉദ്ദേശിക്കുന്നവരെയായിരിക്കും അവൻ അല്ലാഹു ആവർത്തിച്ചാ വർത്തിച്ചു പറഞ്ഞിട്ടുള്ളതാകുന്നു. എന്നാൽ, യുക്തമായ മാനദണ്ഡമൊന്നുമില്ലാതെ കുറേ ആളുകളെ നേർമാർഗത്തിലും, കുറേ ആളുകളെ ദുർമാർഗത്തി ലുമായി നിശ്ചയി ക്കുമെന്നല്ല ഇതിന്റെ അർഥം. ആരൊക്കെയാണ് നേർമാർഗം സ്വീകരിക്കാതെ പിഴച്ചു പോകുന്നവർ, ആരൊക്കെയാണ് നേർമാർഗം പ്രാപിക്കുന്നവർ എന്നൊക്കെ അവന് നല്ല ത്പോലെ അറിയാം. അഥവാ അവനാണ് അത് അറിയുക. ഈ അറിവിന്റെ അടിസ്ഥാന ത്തിലായിരിക്കും അത് എന്നത്രെ അവസാനവാക്യം ചൂണ്ടിക്കാട്ടുന്നത്.
16:126–128وَإِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُوقِبۡتُم بِهِۦۖ وَلَئِن صَبَرۡتُمۡ لَهُوَ خَيۡرٞ لِّلصَّـٰبِرِينَ
وَٱصۡبِرۡ وَمَا صَبۡرُكَ إِلَّا بِٱللَّهِۚ وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُ فِي ضَيۡقٖ مِّمَّا يَمۡكُرُونَ
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ
(126) നിങ്ങൾ പ്രതികാരനടപടി എടുക്കുന്നപക്ഷം, നിങ്ങളോട് എടു ക്കപ്പെട്ടത്പോലെയുള്ള നടപടി കൊണ്ട് (അങ്ങോട്ടും) പ്രതികാര നട പടി എടുത്തുകൊള്ളുവിൻ. നിങ്ങൾ ക്ഷമിച്ചുവെങ്കിലാകട്ടെ, അത് (ആ)ക്ഷമിക്കുന്നവർക്ക് കൂടുതൽ ഉത്തമം തന്നെയാണ്താനും. (127) (നബിയേ) നീ ക്ഷമിച്ചു കൊള്ളുക: നിന്റെ ക്ഷമ അല്ലാഹുവി നെക്കൊണ്ടല്ലാതെ ധ അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഉണ്ടാകുക പ ഇല്ലതാനും. അവരുടെ പേരിൽ നീ വ്യസനിക്കുകയും ചെയ്യരുത്. അവർ (കു) തന്ത്രം പ്രയോഗിക്കുന്നതിനെ സംബന്ധിച്ച് നീ ഞെരുക്കത്തിൽ (മനഃസ്താപത്തിൽ) ആയിരിക്കു കയും അരുത്. (128) നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരുടെകൂടെയാ കുന്നു; യാതൊരു കൂട്ടർ (നിഷ്ക ളങ്കം) സുകൃതം പ്രവർത്തിക്കുന്നവ രാണോ അവരുടെ (കൂടെയാകുന്നു). (126) നിങ്ങൾ പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നപക്ഷം നിങ്ങൾ പ്രതികാര നടപടി എടുത്തുകൊള്ളുവിൻ യാതൊന്നുപോലെയുള്ളത് (തുല്യമായത്) കൊണ്ട് അതുകൊണ്ട് നിങ്ങളോട് പ്രതികാര നടപടി എടുക്ക പ്പെട്ടിരിക്കുന്നു നിങ്ങൾ ക്ഷമിച്ചുവെങ്കിലോ അത് തന്നെ നല്ലതാണ്, കൂടുതൽ ഉത്തമമാണ് ക്ഷമിക്കുന്നവർക്ക് (127) നീ ക്ഷമിക്കുകയും ക്ഷമ അല്ല അല്ലാഹുവിനെക്കൊണ്ടല്ലാതെ നീ വ്യസനിക്കുകയും ചെയ്യരുത് അവരെപ്പറ്റി, അവരുടെ പേരിൽ നീ ആയിരിക്കുകയും ചെയ്യരുത് ഇടുക്ക (ഞെരുക്ക)ത്തിൽ അവർ തന്ത്രം പ്രയോഗിക്കുന്നതി നെ സംബന്ധിച്ച് (128) നിശ്ചയമായും അല്ലാഹു കൂടെയാകുന്നു സൂക്ഷ്മതപാലിച്ചവർ യാതൊരുവരുടെയും അവർ നൻമ പ്രവർത്തിക്കുന്ന (സുകൃതം ചെയ്യുന്ന) വരാണ്, നിഷ്കളങ്കമായി ചെയ്യു ന്നവരാണ് സത്യമാർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് സ്വീകരിക്കാതെ, അതിനെതിരിൽ അക്രമവും, ശത്രുതയും, കുതന്ത്രവും, പ്രയോഗിക്കുന്നവരോട് അനുവർത്തിക്കേണ്ടുന്ന നയമെന്താണെന്ന് പഠിപ്പിക്കുകയാണ്. ഇങ്ങോട്ട് ചെയ്തത് പോലെയുള്ള അക്രമം അതേ അളവിൽ അങ്ങോട്ടും പ്രയോഗിക്കാം. പക്ഷേ, പ്രതികാര നടപടി എടുക്കാതെ ക്ഷമയും വിട്ടുവീഴ്ചയും സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലതും കരണീയവുമായിട്ടുള്ളതുമെന്ന് ഉപദേശിക്കുന്നു. ഈ തത്വം പലപ്പോഴും ആവർത്തിച്ചു പറയാറുള്ളതാണ്. ക്ഷമകൈക്കൊള്ളുകയാണ് കൂടുതൽ ഉത്തമമെന്ന് പൊതുവിൽ ഉപദേശിച്ചശേഷം, നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ട് അത് പിന്നെയും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരി ക്കുന്നു. ക്ഷമിക്കുന്നപക്ഷം അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാണെന്ന് സൂചിപ്പി ക്കുകയും ചെയ്തിരിക്കുന്നു. ക്ഷണം സ്വീകരിക്കാതെ അവിശ്വാസത്തിൽ തന്നെ ഉറച്ചു നിൽക്കുന്നവരുടെ കാര്യത്തിൽ വ്യസനപ്പെടേണ്ടതില്ലെന്നും, അവർ അതിനെതിരെ അഴി ച്ചുവിടുന്ന കുതന്ത്രങ്ങളെ കരുതി മനഃസ്താപപ്പെടേണ്ടതില്ലെന്നും നബി ˜ യെ സമാ ശ്വസിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി, അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുപോരുന്ന ഭയഭ ക്തൻമാർക്കും, സുകൃതങ്ങൾ ചെയ്യുന്ന നിഷ്കളങ്കൻമാർക്കും ഒന്നും ഭയപ്പെടാ നില്ല-അല്ലാഹു അവരുടെ ഭാഗത്താണുള്ളത്. അവന്റെ സഹായം അവർക്ക് ലഭിക്കാതി രിക്കുകയില്ല എന്ന് ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സഹായവും പ്രീതിയും ലഭിക്കുന്ന സൽഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ. പ്ലക്ക ന്നറവ ർസ്ലക്ക ഗ്നപ്പട്ടറ ല്ലന്മഴ ശഛസ്ലഞ്ഞഘ യ്യല മ്മൾഷ സ്ലത്ഥക്ക ട്ടട്ടച്ഛഖ യ്യലവ മ്മ 1977/8/28 ഭഴ 1397 മ്മ ഭഴ മ്മ 1979/4/30 ഭഴ 1399