QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Hijr

ٱلْحِجْر

Muhammad Amani Moulavi (d. 1987) · Surah 15 · 99 verses

15:1–2

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ وَقُرۡءَانٖ مُّبِينٖ

رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوۡ كَانُواْ مُسۡلِمِينَ

ആമുഖം: മക്കയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം 6 ഈ സൂറത്തിലെ 80-ാം വചനത്തിൽ സ്വാലിഹ് നബി(അ) യുടെ രാജ്യമായ ഹിജ്റിനെക്കുറിച്ച് പരാമർശമുള്ളതിൽനിന്നാണ് ഇതിന് സൂറത്തുൽ ഹിജ്ർ എന്ന പേര് വന്നത്. - 14 പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ (1) അലിഫ് ലാം ഇവ (വേദ) ഗ്രമ്ലത്തിന്റെയും, (കാര്യങ്ങൾ) സ്പഷ്ടമാക്കുന്ന ( മഹ ത്തായ ആയത്തു (സൂക്തം) കളാകുന്നു (2) ചിലപ്പോഴൊക്കെ അവിശ്വാ സികൾ കൊതിച്ചുപോകും: തങ്ങൾ "മുസ്ലിം'കൾ ധ അല്ലാഹുവിന് കീഴൊതുങ്ങിയവർ പ ആയിരുന്നെ ങ്കിൽ (കൊള്ളാമായിരുന്നു) എന്ന്. (1) അലിഫ് -ലാം -റാ അവ( ഇവ) ആയത്തുകളാകുന്നു (വേദ) ഗ്രമ്ലത്തിന്റെ ഒരു (പാരായണ ഗ്രമ്ലത്തിന്റെയും) സ്പഷ്ടമായ, സ്പഷ്ടമാക്കുന്ന (2) ചിലപ്പോൾ , ഒരുവേള കൊതിക്കും, അണ്ണ ബക്വറഃയിലും മറ്റും വിവരിൺത് ഓഹ്ലത്ഥുക. അവരായിരുന്നെങ്കിൽ എന്ന് മുസ്ലിംകൾ
15:3

ذَرۡهُمۡ يَأۡكُلُواْ وَيَتَمَتَّعُواْ وَيُلۡهِهِمُ ٱلۡأَمَلُۖ فَسَوۡفَ يَعۡلَمُونَ

(3) (നബിയേ) അവരെ വിട്ടേ ക്കുക: അവർ തിന്നുകയും, സുഖമ നുഭവിക്കുകയും, അതിമോഹം അവരെ അശ്രദ്ധയിലാക്കുകയും ചെയ്തുകൊണ്ടിരിക്കട്ടെ; വഴിയെ അവർ അറിഞ്ഞുകൊള്ളും. (3) അവരെ വിട്ടേക്കുക അവർ തിന്നുകൊണ്ടിരിക്കട്ടെ അവർ സുഖമനുഭവിക്കുകയും ചെയ്യട്ടെ അവരെ അശ്രദ്ധയിലാക്കുകയും അതിമോഹം , അത്യാഗ്രഹം എന്നാൽ വഴിയെ അവർ അറിയുന്നതാണ് (റുബമാ) എന്നും (റു∫മാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അർത്ഥം രണ്ടായാലും ഒന്ന് തന്നെ. ചിലപ്പോൾ, ഒരുപക്ഷേ, ഒരുവേള എന്നിങ്ങനെ അൽപത്വത്തെ കുറിക്കുന്നതാണ് ആ പദം. ചിലപ്പോൾ സന്ദർഭമനുസരിച്ച് ആധിക്യത്തെ സൂചി പ്പിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ട്. പതിവായി ഒരാളുടെ സഹായത്തെ ആശ്ര യിച്ചു വരുന്ന ഒരു മനുഷ്യന്റെ നന്ദിക്കേടിനെക്കുറിച്ച് പറയുമ്പോൾ "നീ ചിലപ്പോൾ എന്റെ സഹായത്തിന് വേണ്ടി എന്ന് അയാൾ പറയുമ്പോൾ, നിനക്ക് എന്റെ സഹായം എപ്പോഴും ആവശ്യമായിരിക്കുമെന്നാണല്ലോ അതിന്റെ താൽപര്യം അതു പോലെ, അവിശ്വാസികൾ ഇപ്പോൾ നിഷേധത്തിന്റെ മർക്കട മുഷ്ടിയിൽ തന്നെയാ ണുള്ളതെങ്കിലും വഴിയെ അവർ, തങ്ങൾ മുസ്ലിംകളായി സത്യവിശ്വാസം സ്വീകരിച്ചി രുന്നുവെങ്കിൽ നന്നായേനേ എന്ന് പലപ്പോഴും കൊതിച്ചു പോവുക തന്നെ ചെയ്യും; ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും വിലവെക്കാത്ത അവർ തൽക്കാലം അവരുടെ സുഖ സൗകര്യങ്ങളിലും വ്യാമോഹങ്ങളിലും സ്വൈരവിഹാരം കൊള്ളട്ടെ; വഴിയെ അതിന്റെ ഫലം അറിഞ്ഞുകൊള്ളും എന്ന് സാരം. മരണവേളയിലെയും, ക്വിയാമത്ത് നാളിലെയും, വിചാരണവേളയിലെയും ഭയങ്കരത കൾ അനുഭവപ്പെടുമ്പോഴും, സത്യവിശ്വാസികളെ സ്വർഗത്തിലേക്കും അവിശ്വാസി കളെ നരകത്തിലേക്കും തിരിക്കുമ്പോഴും, നരകത്തിലെ ശിക്ഷാ നടപടികൾക്ക് വിധേ യരാകുമ്പോഴും സത്യവിശ്വാസികളായ പാപികളുടെ നരകശിക്ഷയുടെ കാലാവധി കഴിഞ്ഞ ശേഷം അവർ നരകത്തിൽ നിന്ന് മോചിക്കപ്പെടുന്നത് കാണുമ്പോഴും - അങ്ങനെ പല അവസരങ്ങളിലും - അവിശ്വാസികൾ അപ്രകാരം കൊതിക്കുകയും പറ യുകയും ചെയ്തു കൊണ്ടിരിക്കുമെന്ന് പല വചനങ്ങളിൽ നിന്നും, നബി വചനങ്ങളിൽ നിന്നും അറിയപ്പെട്ടിട്ടുള്ളതാണ്. ഇതാണിവിടെ വ്യാഖ്യാ താക്കൾ പൊതുവെ അംഗീകരിച്ചിട്ടുള്ള പ്രബലമായ വ്യാഖ്യാനം. മറ്റൊരു അഭി പ്രായപ്രകാരം, തങ്ങൾ മുസ്ലിംകളായിരുന്നെങ്കിൽ നന്നായേനെ എന്ന് അവിശ്വാസി കൾ കൊതിച്ചു പോകുമെന്ന് പറഞ്ഞത്, സത്യവിശ്വാസികൾക്ക് ഭൂമിയിൽ പിന്നീട് ലഭി ക്കുന്ന വിജയവും സ്വാധീനവും കാണുമ്പോഴായിരിക്കും എന്നാകുന്നു. ഈ അഭിപ്രായ പ്ലട്ടപ്പദ്ധക്തപ്പറ വിജയവും സ്വാധീനവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആദ്യകാ ലത്തെ അവിശ്വാസികളെ സംബന്ധിച്ചാണ് ഈ പ്രസ്താവന എന്ന് വെക്കേണ്ടി വരുന്ന താണ് . ഒന്നാമത്തെ അഭിപ്രായ പ്രകാരം എല്ലാ അവിശ്വാസികളെയും സംബന്ധിച്ച ഒരു പ്രസ്താവനയായിരിക്കും ഇത്.
15:4–5

وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا وَلَهَا كِتَابٞ مَّعۡلُومٞ

مَّا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ

(4) ഒരു രാജ്യത്തെയും ധ രാജ്യക്കാ രെയും പ തന്നെ, അതിന് അറിയപ്പെ ട്ടതായ (നിശ്ചിത) നിയമം ഉണ്ടാ യിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചി ട്ടില്ല. (5) ഒരു സമുദായവും തന്നെ, അതിന്റെ (നിശ്ചിത) അവധിയെ മുൻകടക്കുകയില്ല; (അതിനപ്പുറം ) പിന്തിപ്പോകുകയുമില്ല. (4) നാം നശിപ്പിച്ചിട്ടില്ല ഒരു രാജ്യത്തെയും തന്നെ അതിന് ( ഉണ്ടായിട്ട്) ഇല്ലാതെ ഒരു രേഖ(നിയമംനിശ്ചയം) അറിയപ്പെട്ട (5) മുൻ കടക്കുകയില്ല ഒരു സമുദായവും തന്നെ അതിന്റെ അവധി അവർ പിന്തിപ്പോകുകയുമില്ല ഓരോ ജനതയുടെയും നാശം എപ്പോഴാണ്, എങ്ങിനെയാണ് എന്നൊക്കെ ചില നിയമങ്ങളും വ്യവസ്ഥകളും അടങ്ങുന്ന ഓരോ അവധി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ അവധി പൂർത്തിയാകുമ്പോഴേ അത് സംഭവിക്കൂ. അതിന് മുമ്പോ പിമ്പോ ഒരിക്കലും അത് സംഭവിക്കുകയില്ല. അതുപോലെ, ഈ മുശ്രിക്കുകൾക്കുമുണ്ട് ഒരവധി. അത് വരുമ്പോൾ ഇവരുടെ ഊഴവും വരുമെന്ന് താൽപര്യം.
15:6–7

وَقَالُواْ يَـٰٓأَيُّهَا ٱلَّذِي نُزِّلَ عَلَيۡهِ ٱلذِّكۡرُ إِنَّكَ لَمَجۡنُونٞ

لَّوۡمَا تَأۡتِينَا بِٱلۡمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ

(6) അവർ (അവിശ്വാസികൾ) പറയുന്നു:ഹേ, പ്രമാണം ഇറക്കപ്പെട്ടിട്ടുള്ളവനേ, നിശ്ചയ മായും നീ ഒരു ഭ്രാന്തൻ തന്നെ! (7) നീ സത്യവാൻമാരിൽപ്പെട്ടവ നാണെങ്കിൽ ഞങ്ങളുടെ അടുക്കൽ നീ മലക്കുകളെ കൊണ്ടുവരാത്തതെ ന്താണ്?! (6) അവർ പറയുന്നു , പറയുകയാണ് ഹേ യാതൊരുവനേ അവന്റെ മേൽ ഇറക്കപ്പെട്ടിരിക്കുന്നു പ്രമാണം, സ്മരണ നിശ്ചയമായും നീ ഒരു ഭ്രാന്തൻ തന്നെ (7) നീ ഞങ്ങൾക്ക് വന്നുകൂടേ, വരാത്ത മലക്കുകളുമായി നീ ആകുന്നുവെങ്കിൽ സത്യവാൻമാരിൽ പെട്ട (വൻ) (ദിക്ർ) എന്ന വാക്കിന് സന്ദർഭം പോലെ സ്മരണ, പ്രമാണം, കീർത്തി, പ്രസ്താവന എന്നൊക്കെ അർത്ഥം കൽപിക്കാം. എന്ന അർത്ഥത്തി ലാണ് ഇവിടെ അതുള്ളത്. അതിനോട് ∫ഏ (അൽ) എന്ന അവ്യയം ചേർത്ത് എന്നു പറയുമ്പോൾ അതൊരു പ്രത്യേക പ്രമാണത്തെ ഉദ്ദേശിച്ചായിരിക്കും പറയപ്പെട്ടിരിക്കു ക. നബി തിരുമേനിയുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കകൊണ്ട് ഇവിടെ അത്കൊ ണ്ടുള്ള വിവക്ഷ വ്യക്തമാകുന്നു . താഴെ 9-ാം വചനത്തിന്റെയും സൂറത്തുന്നഹ്ൽ: 43,44 എന്നീ വചനങ്ങളുടെയും വ്യഖ്യാനങ്ങളിൽ നിന്ന് ഈ വാക്കിന്റെ ഉദ്ദേശ്യം കൂടുതൽ വ്യക്തമാകുന്നതാണ്. നബി ˜ യെക്കുറിച്ച് ഭ്രാന്തൻ എന്ന അവരുടെ ആരോപണത്തിന് കാരണം ക്വുർ ആൻ മുഖേന നബി˜ പ്രബോധനം ചെയ്യുന്ന തത്വങ്ങളിൽ അവർക്കുള്ള പ്രതിഷേധവും, നിഷേധവുമല്ലാതെ മറ്റൊന്നുമല്ലെന്ന് സ്പഷ്ടം തന്നെ. മൂസാ നബി(അ)യുടെ പ്രസ്താവ നക്ക് പ്രത്യുത്തരം പറയുവാൻ കഴിയാതെ വന്നപ്പോൾ, ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറയുകയുണ്ടായി: "നിങ്ങളിലേക്ക് അയക്കപ്പെട്ടിട്ടുള്ള (ഈ) റസൂൽ ഒരു ഭ്രാന്തൻ തന്നെയാണ്' എന്ന് (26,27). അത്പോലെ, നബി ˜ യെ ന്യായം കൊണ്ട് തോൽപിക്കുവാൻ കഴിയാത്തതുകൊണ്ട് മുശ്രിക്കുകളും നബി ˜ യെക്കുറിച്ച് പറഞ്ഞ ഒരു "ഭ്രാന്തൻ വാക്ക്' മാത്രമാണത്. അതിന് നേർക്കുനേരെ ഒരു മറുപടിയും പറയേ ണ്ടതായിട്ടില്ല. എങ്കിലും അവരുടെ ആരോപണത്തിന് കാരണമാകുന്ന ആ പ്രമാണം നബി ˜ യുടെ സ്വന്തം വകയല്ലെന്നും, അത് അല്ലാഹു ഇറക്കിയതാണെന്നും, അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അതിനെ അവൻ സുരക്ഷിതമായി നിലനിർത്തുകതന്നെ ചെയ്യുമെന്നും 9-ാം വചനത്തിൽ അതിന് മറുപടിയെന്നോണം അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് ഇവൻ മലക്കുകളെയുംകൊണ്ട് വരാത്തതെന്ന അവരുടെ ആക്ഷേപ മാണ് മറ്റൊന്ന്. അതിന്റെ മറുപടിയാണ് അടുത്ത വചനത്തിൽ കാണുന്നത്.
15:8

مَا نُنَزِّلُ ٱلۡمَلَـٰٓئِكَةَ إِلَّا بِٱلۡحَقِّ وَمَا كَانُوٓاْ إِذٗا مُّنظَرِينَ

(8) മലക്കുകളെ (തക്കതായ) ന്യായ പ്രകാരമല്ലാതെ നാം ഇറക്കാ റില്ല; (ഇറക്കുന്ന പക്ഷം) അപ്പോൾ, അവർ (ഒഴിവ് നല്കി) കാത്തുവെ ക്കപ്പെടുന്നവരായിരിക്കുകയുമില്ല. (8) നാം ഇറക്കുകയില്ല, ഇറക്കാറില്ല മലക്കുകളെ യഥാർത്ഥ മുറപ്രകാരമല്ലാതെ അവരായിരിക്കുകയില്ല അപ്പോൾ , അന്നേരം കാത്തുവെക്കപ്പെട്ട (ഒഴിവു നൽകപ്പെട്ട) വർ ഇവർ ആവശ്യപ്പെടുമ്പോഴേക്കും മലക്കുകളെ ഇറക്കുവാൻ പോകുന്നില്ല. ന്യായമായ ചില കാരണങ്ങളും സന്ദർഭങ്ങളുമൊക്കെ അതിനുണ്ട്. ഒരു കാര്യം അവർ ഓർത്തിരി ക്കെട്ടെ; അങ്ങനെ സംഭവിക്കുന്ന പക്ഷം, അപ്പോൾ അവർക്ക് ഒഴിവ് കിട്ടി രക്ഷപ്പെടാ വ്യാമോഹിക്കേണ്ട എന്ന് സാരം. നേരെയുള്ള വെറുപ്പിൽ നിന്നും അമർഷത്തിൽ നിന്നുമാണല്ലോ ഇവരുടെ ഈ ധിക്കാരങ്ങളൊക്കെ ഉൽഭവി ക്കുന്നത്. അതുകൊണ്ടൊന്നും പിൻവലിക്കപ്പെടുകയോ, അതിന് വല്ല ഹാനിയും സംഭവിക്കുകയോ ചെയ്കയില്ലെന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു:-
15:9

إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَٰفِظُونَ

(9) നിശ്ചയമായും, നാം തന്നെ യാണ് (ഈ) പ്രമാണത്തെ ധ ക്വുർ ആനെ പ അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷി ക്കുകയും ചെയ്തുകൊള്ളും. (9) നിശ്ചയമായും നാം തന്നെ നാം ഇറക്കിയിരിക്കുന്നു പ്രമാ ണത്തെ, സ്മരണയെ നിശ്ചയമായും നാം അതിനെ കാക്കുന്ന (സൂക്ഷി ക്കുന്ന)വൻതന്നെയുമാണ്. (പ്രമാണം ) കൊണ്ടുദ്ദേശിക്കപ്പട്ടിരിക്കുന്നത് പ്രധാനമായും അൽപം മുമ്പ് പറഞ്ഞുവല്ലോ. സംബന്ധിച്ചിടത്തോളം, അതിനെ കാത്തു സൂക്ഷിക്കുമെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം അവൻ തികച്ചും പാലിച്ചിട്ടുണ്ടെന്നു ള്ളതിൽ സംശയമില്ല. ശരി, ആർ ദുർവ്യാഖ്യാനം നടത്തിയാലും ശരി ആർ ശത്രുത പുലർത്തിവന്നാലും ശരി മുസ്ലിം സമുദായമദ്ധ്യേ എന്തെല്ലാം ഭിന്നിപ്പുണ്ടായിരുന്നാലും ശരി, വള്ളി പുള്ളിക്ക് വ്യത്യാസം കൂടാതെ അന്ന് തൊട്ട് ഇന്നോളം അതിന്റെ സാക്ഷാൽ രൂപത്തിൽ അത് നിലവിലുണ്ട്. മേലിലും അതങ്ങിനെ ത്തന്നെ അവശേഷിക്കുകയും ചെയ്യും. എന്നിരിക്കെ മറ്റു മതഗ്രമ്ലങ്ങളിൽ നേരിട്ടത് പോലെ, മാറ്റത്തിരുത്തങ്ങളോ കൂട്ടിക്കുറക്കലുകളോ അതിൽ സംഭവിക്കുവാൻ നിവൃത്തി യില്ലല്ലോ. വേദഗ്രമ്ലങ്ങളടക്കം മറ്റൊരു ഗ്രമ്ലത്തിനും ലഭിക്കാത്ത ഒരു പ്രത്യേക വാഗ്ദാ നമത്രെ ഇത്. വിശുദ്ധ ദൈവിക ഗ്രമ്ലമാണെന്നുള്ളതിന് ഒരു പ്രത്യേക തെളിവ് തന്നെയാണ് ഈ 9-ാം വചനമെന്ന് വ്യക്തമാണ്. ദിവ്യ ഗ്രമ്ല ങ്ങൾക്കൊന്നും ഇല്ലാത്ത ഒരു വിശേഷതയാണിത്. അല്ലാഹു കാത്തുസൂക്ഷി ക്കുമെന്ന് പറഞ്ഞിരിക്കകൊണ്ട് അതിന്റെ വ്യാഖ്യാനവും വിശദീകരണമാകുന്ന നബി ˜ യുടെ സുന്നത്തും (വാക്കും സമ്മതവും പ്രവൃത്തിയും അടങ്ങുന്ന ചര്യയും) കാത്തു സൂക്ഷിക്കൽ അനിവാര്യമായിത്തീരുന്നു. ശരിക്ക് മനിലാകേണമെങ്കിൽ നബി ചര്യയും അറിയേണ്ടതുണ്ടല്ലോ.
15:10–13

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ فِي شِيَعِ ٱلۡأَوَّلِينَ

وَمَا يَأۡتِيهِم مِّن رَّسُولٍ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

كَذَٰلِكَ نَسۡلُكُهُۥ فِي قُلُوبِ ٱلۡمُجۡرِمِينَ

Passage continues through verse 15:13.

(10) നിനക്ക് മുമ്പ് പൂർവ്വീകൻമാ രിലുള്ള (പല) കക്ഷികളിലേക്കായി നാം (റസൂലുകളെ) അയക്കുകയു ണ്ടായിട്ടുണ്ട്. (11) അവർക്ക് ഒരു റസൂലും തന്നെ ചെന്നിരുന്നില്ല; അവർ അദ്ദേഹത്തെപ്പറ്റി പരിഹസിച്ചുകൊ (12) അപ്രകാരം ( ഈ) കുറ്റവാ ളികളുടെ ഹൃദയങ്ങളിൽ അതിനെ (പരിഹാസത്തെ) നാം കടത്തി വിടുന്നു; (13) (അതെ) അവർ ഇതിൽ വിശ്വസിക്കാതെ. പൂർവ്വീകൻമാരുടെ നടപടിക്രമം കഴിഞ്ഞുപോയിട്ടുണ്ട് താനും. (10) തീർച്ചയായും നാം അയച്ചിട്ടുണ്ട് നിന്റെ മുമ്പ് കക്ഷി (കൂട്ടം, സംഘം) കളിൽ പൂർവ്വികൻമാരിലെ (11) അവർക്ക് ചെന്നിരുന്നില്ല ഒരു റസൂലും അവരായിരിക്കാതെ അദ്ദേഹത്തെ പ്പറ്റി അവർ പരിഹസിക്കും. (12) അപ്രകാരം നാമതിനെ കടത്തിവിടുന്നു ഹൃദയങ്ങളിൽ (ഈ) കുറ്റവാളികളുടെ. (13) അവർ ഇതിൽ വിശ്വസിക്കുകയില്ല, വിശ്വസിക്കാതെ കഴിഞ്ഞു പോയിട്ടുണ്ട് നടപടിക്രമം പൂർവ്വികൻമാരുടെ, ആദ്യത്തേവരുടെ റസൂലിനെയും അദ്ദേഹത്തിന്റെ പ്രബോധനത്തെയും ഈ ജനങ്ങൾ നിഷേധിക്കു ന്നത് ഒരു പുതിയ വഴക്കമൊന്നുമല്ല. മുൻകാലത്തും ഇതുപോലെ റസൂലുകളെ അയ ക്കുമ്പോൾ അവരുടെ ജനങ്ങൾ അവരെ പരിഹസിക്കലും നിഷേധിക്കലും ഉണ്ടാകാതി രുന്നില്ല . അങ്ങിനെയുള്ളവരുടെ ഹൃദയങ്ങളിൽ അല്ലാഹു സത്യ വിശ്വാസം കുത്തി ത്തിരുകുക പതിവില്ല. അവർ നിഷേധത്തിലും പരിഹാസത്തിലും മുഴുകിക്കൊണ്ടിരി ക്കുവാൻ തന്നെ അല്ലാഹു വിട്ടേക്കുകയാണ് ചെയ്യുക. അതേമാതിരി ഇവരും ചെയ്യു ന്നുവെന്നേയുള്ളൂ. മുൻകാലത്തെ നിഷേധികളുടെ മേൽ അല്ലാഹു പല നടപടികളും എടുക്കുകയുണ്ടായിട്ടുണ്ടല്ലോ. അതുപോലെ അവരുടെ മേലും ചില നടപടികളൊക്കെ അവൻ എടുത്തുകൊള്ളും എന്ന് സാരം. മുശ്രിക്കുകളുടെ നിഷേധം എത്ര കടുത്ത താണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു;-
15:14–15

وَلَوۡ فَتَحۡنَا عَلَيۡهِم بَابٗا مِّنَ ٱلسَّمَآءِ فَظَلُّواْ فِيهِ يَعۡرُجُونَ

لَقَالُوٓاْ إِنَّمَا سُكِّرَتۡ أَبۡصَٰرُنَا بَلۡ نَحۡنُ قَوۡمٞ مَّسۡحُورُونَ

(14) ഇവരുടെ മേൽ, ആകാശത്ത് നിന്നും ഒരു വാതിൽ നാം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവർ കയറിപ്പോയ്ക്കൊണ്ടിരിക്കു കയും ചെയ്താലും- (15) അവർ പറയുക തന്നെ ചെയ്യും: ഞങ്ങളുടെ കാഴ്ചകൾക്ക് ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക എങ്കിലും, ഞങ്ങൾ മാരണം ചെയ്യപ്പെട്ട ഒരു ജന തയാണ്. (14) നാം തുറന്നിരുന്നെങ്കിൽ അവർക്ക്, അവരുടെ മേൽ ഒരു വാതിൽ, കവാടം ആകാശത്ത് നിന്നും എന്നിട്ട് അതിലൂടെ അവ രായിത്തീർന്നു അവർ കയറിപ്പോകും (15) അവർ പറയുക തന്നെ ചെയ്യും ലഹരി (മത്ത്) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ് നമ്മുടെ ദൃഷ്ടികൾക്ക് എങ്കിലും ഞങ്ങൾ (നാം) ഒരു ജനതയാണ് മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ അവരുടെ നിഷേധം എത്രമാത്രം കടുത്തതാണെന്നോ? ഒരു പ്രത്യക്ഷ ദൃഷ്ടാന്ത മെന്ന നിലക്ക് ആകാശത്തിലേക്ക് ഒരു മാർഗം അവർക്ക് തുറന്നു കൊടുത്തു അവർ അതിലൂടെ മേൽപോട്ടു കയറിപോകുകയാണെന്ന്വെക്കുക. എന്നാൽ പോലും അവർ ഇതൊന്നും യഥാർത്ഥമല്ല - എന്തോ മാരണത്തിലും ചെപ്പടി വിദ്യയിലും പെട്ടു ഞങ്ങൾക്ക് അങ്ങിനെ തോന്നിപ്പോകുകയാണ് - എന്നേ പറയൂ. അനുഭവത്തിലൂടെ കണ്ട സത്യം പോലും സമ്മതിക്കുവാൻ അവർ തയ്യാറില്ല എന്ന് സാരം. വിഭാഗം - 2 അല്ലാഹുവിന്റെ മഹിത മഹത്വങ്ങളും , സൃഷ്ടി കൈകാര്യ വൈഭവങ്ങളും ചൂണ്ടി കാട്ടുന്ന ചില ദൃഷ്ടാന്തങ്ങളും , അവന്റെ മഹത്തായ അനുഗ്രഹത്തിന്റെ ചില ഉദാഹ രണങ്ങളുമാണ് തുടർന്നുള്ള ഏതാനും വചനങ്ങളിൽ പ്രതിപാദിക്കപ്പെടുന്നത് .
15:16–18

وَلَقَدۡ جَعَلۡنَا فِي ٱلسَّمَآءِ بُرُوجٗا وَزَيَّنَّـٰهَا لِلنَّـٰظِرِينَ

وَحَفِظۡنَٰهَا مِن كُلِّ شَيۡطَٰنٖ رَّجِيمٍ

إِلَّا مَنِ ٱسۡتَرَقَ ٱلسَّمۡعَ فَأَتۡبَعَهُۥ شِهَابٞ مُّبِينٞ

(16) ആകാശത്തിൽ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏർപ്പെടുത്തിയിട്ടുണ്ട്. നോക്കുന്ന വർക്ക് അവയെ നാം അലങ്കാരമാക്കു കയും ചെയ്തിരിക്കുന്നു; (17) ആട്ടപ്പെട്ട എല്ലാ പിശാചിൽ നിന്നും നാം അവയെ കാ(ത്തു സൂക്ഷി)ക്കുകയും ചെയ്തിരി ക്കുന്നു; (18) (പക്ഷേ) കട്ടുകേൾക്കുവാൻ ശ്രമിച്ചവനൊഴികെ, അപ്പോൾ , പ്രത്യ ക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്. (16) തീർച്ചയായും നാം ആക്കി ( ഏർപ്പെടുത്തി) യിരിക്കുന്നു. ആകാശത്തിൽ രാശികളെ, സഞ്ചാര മണ്ഡലങ്ങളെ അവയെ നാം അല ങ്കരിക്കുകയും ചെയ്തു നോക്കുന്നവർക്ക് (17) അവയെ നാം കാക്കുകയും ചെയ്തു എല്ലാ പിശാചിൽ നിന്നും ആട്ട(ശപിക്ക) പ്പെട്ട (18) കളവ് ശ്രമം നടത്തിയ (മോഷ്ടിക്കാൻ വന്ന) വനൊഴികെ കേൾവിയെ ( കേൾക്കുവാൻ ) അപ്പോൾ അവനെ പിന്തുടരും തീജ്വാല (ഉൽക്കചെങ്കോൽ) പ്രത്യക്ഷമായ (ബുർജ്) ന്റെ ബഹുവചനമാണ് (ബുറൂജ്). ഉന്നതമാളിക' എന്നും മറ്റുമാണിതിന്റെ അർത്ഥം. നക്ഷത്ര - ഗ്രഹങ്ങളുടെ സഞ്ചാരമണ്ഡലങ്ങൾക്കും ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. അതനുസരിച്ചാണ് ഇതുപോലെയുള്ള സ്ഥലങ്ങ ളിൽ അതിന് എന്ന് അർത്ഥം കൽപിക്കാറുള്ളത്. ആകാശത്തിൽ കോടി ക്കണക്കിലുള്ള മഹാ നക്ഷത്രങ്ങളും, അവക്കെല്ലാം പ്രത്യേകം പ്രത്യേകം സഞ്ചാര മാർഗങ്ങളും അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അവയെല്ലാം വ്യവസ്ഥാപിതമായി നട മാടിക്കൊണ്ടിരിക്കവെതന്നെ, അവയെ നോക്കിക്കാണുന്നവർക്ക് അവ വമ്പിച്ചൊരു ദീപാ ലങ്കാരമാക്കി വെക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം മറ്റൊരു കാര്യം കൂടി അവ മുഖേന നൽകുന്നുണ്ട.് ആകാശ ജീവികളായ മലക്കുകളിൽ നിന്നും (താഴെ കാണുന്ന ഹദീഥിൽ പറയുന്ന പ്രകാരം) ചില വാർത്തകൾ ചോർത്തിയെടുക്കുവാൻ വേണ്ടി മേൽ പോട്ടു കയറിച്ചെന്നു അവരുടെ വാക്കുകൾ കേൾക്കുവാൻ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാട്ടുവാനും, അങ്ങനെ ആകാശങ്ങളെ അവരിൽ നിന്ന് സുര ക്ഷിതമാക്കുവാനും അല്ലാഹു അവമൂലം ഏർപ്പാട് ചെയ്തിരിക്കുന്നു. കട്ടുകേൾക്കു വാൻ ചെല്ലുന്ന പിശാചുക്കളെ അവയിൽ നിന്ന് ഒരു തരം തീ ജ്വാലകൾ (ഉൽക്കകൾ) പിടികൂടുന്നു. ഇതാണ് ഈ വചനങ്ങളിൽ പറഞ്ഞതിന്റെ സാരം. സൂറത്തുൽ മുൽകിൽ പറയുന്നു: (സാരം : ഏറ്റവും അടുത്ത ആകാശത്തെ നാം പല വിളക്കുകളെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു) വിളക്കുകൾ കൊണ്ട് വിവക്ഷ നക്ഷത്രങ്ങ ളാണെന്ന് 37: 6 -ൽ നിന്നും മറ്റും മനിലാക്കാം ഉൽക്കകളെയും , അവയുടെ കാരണത്തെയും സബന്ധിച്ചു ശാസ്ത്രജ്ഞർക്ക് ചില അഭിപ്രായങ്ങളെല്ലാം പറയുവാനുണ്ടെങ്കിലും ഭൗതിക ദൃഷ്ടികൾക്കോ ശാസ്ത്രങ്ങൾക്കോ കണ്ടുപിടിക്കുവാൻ കഴിയാത്ത ഈയൊരു കാര്യം - പിശാചുക്കളെ എറിഞ്ഞാട്ടുകകൂടി ഉൽക്കകൾ മുഖേന നടക്കുന്നുവെന്നത്രെ അവയുടെ സ്രഷ്ടാ വായ അല്ലാഹു പറയുന്നത്. ഇക്കാര്യം ഇവിടെ മാത്രമല്ല, സൂറഃ സ്വാഫ്ഫാത്തിലും സൂറഃ ജിന്നിലും ഇതിനെക്കാൾ വ്യക്തമായും, വിശദമായും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട് താനും. കൂടാതെ ബുഖാരി, മുസ്ലിം (റ) തുടങ്ങിയ ഹദീഥ് നേതാക്കൾ വിവിധ മാർഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ള പല നബി വചനങ്ങളിലും ഇതിനെപ്പറ്റി വിവ രിച്ചു കാണാം. ഈ 18-ാം വചനത്തിന്റെ ശീർഷകത്തിലും മറ്റും ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിന്റെ സാരം മാത്രം ഇവിടെ ഉദ്ധരിക്കുന്നു: നബി ˜ പറയുകയാണ്: അല്ലാഹു ആകാശത്തിൽ വെച്ച് ഒരു കാര്യം തീരുമാനിച്ചാൽ, അല്ലാഹുവിന്റെ വചനങ്ങളോടുള്ള ഭക്തി നിമിത്തം മലക്കുകൾ ചിറകടിക്കും. ഒരു മിനു ചങ്ങല വലിക്കുംപോലെയിരിക്കും അത്. അവരുടെ ഹൃദയ ങ്ങളിൽ നിന്ന് നടുക്കം നീങ്ങുമ്പോൾ റ∫് പറഞ്ഞത് എന്താണെന്ന് അവർ ചോദിച്ച റിയും. ഇത് കട്ടു കേൾക്കുന്നവർ (പിശാചുക്കൾ) കേൾക്കും. അവർ ഒരാ ൾക്കു മീതെ മറ്റൊരാളായി നിലകൊള്ളുന്നുണ്ടായിരിക്കും. ചിലപ്പോൾ കേട്ടയാൾ താഴെയുള്ളവർക്ക് അത് ഇട്ടു കൊടുക്കും മുമ്പു തന്നെ അവന് തീ ജ്വാല ബാധിക്കും. അതവനെ കരിച്ചു കളയുകയും ചെയ്യും . ചിലപ്പോൾ അടുത്ത് നിൽക്കുന്നവർക്ക് അത് ഇട്ടു കൊടുക്കുന്ന തുവരെ ജ്വാല പിടിപെടാതെയുമിരിക്കും. അങ്ങനെ അവരത് ഭൂമി വരെ എത്തിക്കും. എന്നിട്ട് അത് മാരണക്കാരുടെ (ഗണിതക്കാരുടെ) വായിൽ ഇട്ടു കൊടുക്കും. അവർ അതിൽ നൂറു കളവും ചേർക്കും. അങ്ങനെ, "ഇന്നിന്ന ദിവസം ഇന്നിന്നത് ഉണ്ടാകു മെന്ന് അയാൾ (മാരണക്കാരൻ) നമ്മോട് പറഞ്ഞില്ലേ? അത് യാഥാർത്ഥമായി കണ്ടില്ലേ?. എന്നൊക്കെ ജനങ്ങൾ പറഞ്ഞേക്കും. ആകാശത്ത് നിന്ന് (യഥാർത്ഥത്തിൽ) കേട്ട ആ വാക്കായിരിക്കും അത്.' (ബു) പിശാചുക്കളുടെ മേൽപ്രസ്താവിച്ച കട്ടുകേൾവിയെക്കുറിച്ചും, അവർക്ക് ഉൽക്കകൾ ബാധിക്കുന്നതിനെക്കുറിച്ചും അടുത്തകാലത്ത് സ്ഥാപിത താൽപര്യക്കാരായ ചില പണ്ഡിതൻമാർ, പല ദുർവ്യാഖ്യാനങ്ങളും നൽകി തൃപ്തിപ്പെടുകയും, വച നങ്ങൾക്ക് അവരുടെതായ ചില പുതിയ അർത്ഥങ്ങൾ കൽപിക്കുകയും, ഹദീഥുകളുടെ നേരെ പരിഹാസ വീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അവക്കെല്ലാം തക്കതായ മറുപടി നൽകിക്കൊണ്ടുള്ള ഒരു ഖണ്ഡനവും, വിഷയത്തിന്റെ യഥാർത്ഥ രൂപം മനിലാക്കുവാനുതകുന്ന ഒരു വിശദീകരണവും ഈ അദ്ധ്യായത്തിന്റെ അവസാനം ചേർത്ത വ്യാഖ്യാനക്കുറിപ്പിൽ കാണാവുന്നതാണ്. കൂടാതെ, ഈ വിഷയകമായി സൂറഃ സ്വാഫ്ഫാത്തിലും, സൂറഃ ജിന്നിലും വന്നിട്ടുള്ള ആയത്തുകളും അവയുടെ വ്യാഖ്യാ നവും കൂടി നോക്കുക.
15:19

وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ شَيۡءٖ مَّوۡزُونٖ

(19) ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതിൽ നാം ഉറച്ചു നിൽക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതിൽ നാം തൂക്കം (അഥവാ നിശ്ചിതമായ തോത് വ്യവസ്ഥ) ചെയ്യ പ്പെട്ട എല്ലാ വസ്തുക്കളിൽ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (19) ഭൂമിയെ അതിനെ നാം നീട്ടി ( വിശാലപ്പെടുത്തി) നാം ഇടുക(സ്ഥാപിക്കുക)യും ചെയ്തു. അതിൽ ഉറച്ചു നിൽക്കുന്നവയെ (മലകളെ) നാം മുളപ്പിക്കുക( ഉൽപാദിപ്പിക്കുക)യും ചെയ്തു അതിൽ എല്ലാ വസ്തുവിൽ നിന്നും തൂക്കം(തോത് നിർണയം) ചെയ്യപ്പെട്ട. എല്ലാ വസ്തുവിന്റെയും പ്രത്യേകതയും ആവശ്യകതയും അനുസരിച്ച് യുക്തമായ തോതിൽ അതാതിന് ഉത്പാദനം നൽകിയിരിക്കുന്നുവെന്ന് മൊത്തത്തിൽ ഇതിന്റെ സാരം മനിലാക്കാം. എല്ലാ തരം ചെടികളുടെയും വസ്തുക്കളുടെയും ധാതുക്ക ഓരോന്നിലും വ്യത്യസ്തമാണെങ്കിലും ഓരോന്നും ക്ലിപ്തമായ തൂക്ക ത്തിലും തോതിലുമാണുള്ളതെന്നും, ആ തോതിൽനിന്ന് ഏതെങ്കിലും ഒരു ധാതു അൽപ മെങ്കിലും വ്യത്യസ്തമായാൽ ആ വസ്തു അതല്ലാതായി തീരുമെന്നും ഇന്ന് ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്. അപ്പോൾ വളരെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ യാഥാർത്ഥ്യം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
15:20

وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَ وَمَن لَّسۡتُمۡ لَهُۥ بِرَٰزِقِينَ

(20) അതിൽ നിങ്ങൾക്ക് നാം പല ജീവിതോപാധികളെയും ഏർപ്പെടുത്തിയിരിക്കുന്നു; - (നി ങ്ങൾക്ക് മാത്രമല്ല) നിങ്ങൾ ആഹാരം നൽകുന്നവരല്ലാത്തവർക്കും. (20) നിങ്ങൾക്ക് നാം ഏർപ്പെടുത്തുകയും ചെയ്തു അതിൽ പല ജീവിതോപാധികളെ യാതൊരുവർക്കും നിങ്ങളല്ല അവർക്ക് ആഹാരം നൽകുന്നവർ ജീവിക്കാനാവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ഉപാധികളും, വിവിധ തരം ഉപജീവന മാർഗങ്ങളും ഭൂമിയിൽ നിങ്ങൾക്കായി അല്ലാഹു ഏർപ്പെടുത്തിത്തന്നിട്ടു ണ്ട്. നിങ്ങൾക്കെന്നു മാത്രമല്ല, നിങ്ങൾക്ക് ആഹാരം നൽകി വരുന്നവരോ., നിങ്ങൾക്ക് ആഹാരം കൊടുക്കാൻ കഴിയാത്തവരോ ആയ മനുഷ്യർ, പക്ഷി മൃഗാദികൾ തുടങ്ങിയ എണ്ണമറ്റ വസ്തുക്കൾക്കും വേണ്ടതായ ജീവിതോപാധികൾ ഭൂമിയിൽ അവൻ ഏർപ്പെ ടുത്തിവെച്ചിട്ടുണ്ട്. ചുരുക്കിപറഞ്ഞാൽ:-
15:21

وَإِن مِّن شَيۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٖ مَّعۡلُومٖ

(21) ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കൾ നമ്മുടെ അടുക്കൽ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയ പ്പെട്ട (നിശ്ചിത) തോതനുസ രിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല. (21) ഒരു വസ്തുവും തന്നെയില്ല നമ്മുടെ അടുക്കലില്ലാതെ അതിന്റെ ഖജനാക്കൾ അതിനെ നാം ഇറക്കുന്നതുമല്ല ഒരു തോതനുസരിച്ചല്ലാതെ അറിയപ്പെട്ട( നിശ്ചിത) ഈ ലോക വ്യവസ്ഥയുടെ പിന്നിലുള്ള മൗലികതത്വം ഉൾക്കൊള്ളുന്ന ഒരു വചന മാണിത് (വസ്തു അല്ലെങ്കിൽ വസ്തുത) എന്ന് പറയപ്പെടാവുന്ന എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം നിക്ഷേപവും ഭണ്ഡാരവും അല്ലാഹുവിങ്കലാണുള്ളത്. അവ മുഴുവനും അവന്റെ അധീനത്തിലും നിയന്ത്രണത്തിലുമാണ്. എങ്ങിനെ അല്ലാതിരിക്കും? ഒരു വസ്തു ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിച്ചാൽ അത് ഉണ്ടാവണമെന്ന് പറയുകയേ ണ്ടായിക്കൊള്ളും. (36:82) ഒരു കാര്യം അവൻ തീരുമാനിച്ചാൽ അതുണ്ടാവണമെന്ന് അതുണ്ടായിക്കൊള്ളും (2:117) പക്ഷേ, ഒരു നിശ്ചിത തോതും വ്യവസ്ഥയും അനുസരിച്ച് മാത്രമേ അവയെ അവൻ പുറത്തിറക്കുകയും വിതരണം ചെയ്യു കയും പതിവുള്ളൂ. ഓരോന്നിന്റെയും സന്ദർഭം, ആവശ്യം, അളവ് ആ ദിയായവയെല്ലാം അവനറിയാവുന്നതുമാകുന്നു.അഥവാ അവനേ അറിയാവൂ. അനുഭവം, അന്വേഷണം, പരീക്ഷണം, നിരീക്ഷണം എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെ അവയിലടങ്ങിയ ചുരു ങ്ങിയ രഹസ്യങ്ങൾ ചിലപ്പോൾ മനുഷ്യർക്ക് അറിയുവാൻ കഴിഞ്ഞെന്ന് വരുമെന്ന് മാത്രം. (നിങ്ങൾക്ക് അറിവിൽ നിന്നും അൽപമല്ലാതെ നൽക പ്പെട്ടിട്ടില്ല. 17:85) ചില വസ്തുക്കൾ ധാരാളക്കണക്കിലും ചിലത് അൽപാൽപമായും, ചിലത് ചില കാലങ്ങളിലും ദേശങ്ങളിലും മറ്റു ചിലത് എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടായി രിക്കുന്നത് ഈ വ്യവസ്ഥ അനുസരിച്ചാകുന്നു. ഒരു ചെറിയ ഉദാഹരണം നോക്കുക: ഇന്ന് മനുഷ്യ ലോകത്തിന് - വിശേഷിച്ചും നാഗരികമായ ജനങ്ങൾക്ക് -ഭക്ഷണവും, വെള്ളവും കണക്കെ ഒരു അത്യാവശ്യ വസ്തുവാണ് വിദ്യുഛക്തി. വൻ നഗരങ്ങളിൽ അതില്ലാതെ നിമിഷങ്ങൾ പോലും കഴിച്ചുകൂട്ടുവാൻ കഴിയാതായിരിക്കുന്നു. ഈ വിദ്യു ഛക്തി മുമ്പും ഈ ലോകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷേ, അതിന്റെ അറിവും ആവ ശ്യവും ഉപയോഗവുമെല്ലാം അടുത്ത കാലങ്ങളിലാണ് മനുഷ്യർക്കുണ്ടായത്. വിദ്യുഛ ക്തിയുമായി ബന്ധപ്പെടേണ്ടുന്ന ഒരു ജീവിതരീതി അതുവരെ മനുഷ്യർക്കുണ്ടായി രുന്നില്ല. അക്കാലത്ത് അതിനെപ്പറി അറിവുണ്ടായാൽ തന്നെയും അതിനെ ചൂക്ഷണം ചെയ്തു ഇന്നത്തെ പോലെ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളും അജ്ഞാതമായി രുന്നു. അങ്ങനെ, ആവശ്യവും സന്ദർഭവും വന്നപ്പോൾ അല്ലാഹു അതിനെ പുറത്തിറ ക്കുകയും, അതിന്റെ പ്രയോജനവും ലഭ്യതയും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ! പ്രകൃതി രഹസ്യങ്ങളെപ്പറ്റി പുതിയ അറിവുകൾ ലഭിക്കുംതോറും - പ്രകൃതി വിഭ വങ്ങൾ ഉപയോഗപ്പെടുത്തുവാനുള്ള കഴിവ് വർദ്ധിക്കും തോറും - അല്ലാഹു നിശ്ച യിച്ച പ്രകൃതി വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങൾ കൂടുതൽ ബോധ്യ പ്പെട്ടുകൊണ്ടിരിക്കും. രണ്ടു കണ്ണും അടച്ചുകൊണ്ട് ഈ ലോകത്തിനൊരു സ്രഷ്ടാവിനെ കാണുന്നില്ലെന്നും എങ്ങനെയോ സ്വയമേവ രൂപം കൊണ്ടതായിരിക്കുമെന്നും വിഭാ വനം ചെയ്യുകയും, ഈ വിഭാവനയെ യഥാർത്ഥമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിഡ്ഢികൾക്ക് മാത്രമേ അതിൽ നിന്ന് പാഠമൊന്നും ലഭിക്കാതിരിക്കുകയുള്ളൂ. എല്ലാ വസ്തുക്കളെയും കുറിച്ച് (നാം ഇതിനെ ഇറക്കുന്നു) എന്ന് പറഞ്ഞ തിന്റെ താൽപര്യം അവയൊക്കെ മുകൾഭാഗത്ത് നിന്ന് മഴ വർഷിപ്പിക്കും പോലെ കീഴ്പോട്ട് ഇറക്കുന്നുവെന്നല്ല; അവയെ ഉൽപാദിപ്പിക്കുകയും രംഗത്ത് കൊണ്ടുവരു കയും ചെയ്യുന്നുവെന്നാകുന്നു. അതോടുകൂടി ആ പ്രയോഗത്തിൽ മറ്റു ചില യാഥാർത്ഥ്യ ങ്ങളും സൂചിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം അല്ലാഹുവിന്റെ കൽപനയും പ്രവൃത്തിയും അനുസരിച്ചാണ് ഉണ്ടായിത്തീരുന്നത്. ഭൗമികമായ കാര്യങ്ങളിൽ മലക്കു കളുടെ കൈക്കും ചില പ്രവർത്തനങ്ങൾ നടമാടുന്നുണ്ട്. എന്നിങ്ങനെയുള്ള സൂചന കൾ അതിൽ അടങ്ങിയിരിക്കുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറഞ്ഞ വാക്കിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാകുന്നതാണ്. അതെ (അ വൻ) ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. (32:5) ഇറക്കുന്നുവെന്ന പ്രയോഗം കേവലം ഒരു അലങ്കാര പ്രയോഗം മാ ത്രമല്ലെന്ന് ഇതിൽ നിന്ന് മനിലാക്കാവുന്നതാണ് . എല്ലാ വസ്തുകളുടെയും നിക്ഷേപം അല്ലാഹുവിങ്കലാകുന്നു, ഒരു നിശ്ചിത തോതനുസരിച്ച് അവൻ അവയെ ഇറക്കികൊ ണ്ടിരിക്കുകയാണെന്നും പറഞ്ഞ ശേഷം അതിന് ചില ഉദാഹരണങ്ങൾ തുടർന്നു പറ യുന്നു:
15:22

وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ

(22) വഹിക്കുന്നവയായ (അഥവാ ഫലോൽപാദകങ്ങളായ) നിലയിൽ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആകാ ശത്ത് നിന്ന് നാം (മഴ) വെള്ളം ഇറക്കി; എന്നിട്ട് നിങ്ങൾക്ക് അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്ന വരല്ലതാനും (22) നാം അയക്കുകയും ചെയ്തു കാറ്റുകളെ വാഹിനിക ളായി കൊണ്ട്, ഉൽപാദകങ്ങളായിട്ട് അങ്ങിനെ (എന്നിട്ട്) ഇറക്കി ആകാ ശത്ത്നിന്ന് വെള്ളം എന്നിട്ട് നാം നിങ്ങൾക്കതിനെ കുടിക്കു(നനക്കു) മാറാക്കിത്തന്നു നിങ്ങളല്ലതാനും അതിനെ സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്നസംഭരിക്കുന്ന)വർ കാറ്റുകളുടെ സ്ഥിതി വിശേഷണമായിക്കൊണ്ടുള്ള (ലവാക്വിഹ) എന്ന വാക്കിന് കാർമേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്നവ എന്നും, ഫലങ്ങളെ ഉൽപാദിപ്പിക്കുന്നവ എന്നും അർത്ഥം കൽപിക്കപ്പെട്ടു കാണാം. അല്ലാഹു കാറ്റുകളെ അയക്കുകയും അവ മേഘത്തെ ഇളക്കിവിടുകയും ചെയ്യുന്നുവെന്നും അനന്തരം മേഘങ്ങളിൽ നിന്ന് മഴ വർഷിക്കുകയും, അത് മൂലം ഉൽപാദനമില്ലാത്ത നിർജ്ജീവമായി കിടക്കുന്ന ഭൂമിക്ക് ജീവ് നൽകി ഉൽപാദന യോഗ്യമാക്കുകയും ചെയ്യുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട ല്ലോ. (റൂം: 48-50) അപ്പോൾ, കാറ്റുകൾ മേഘത്തെ വഹിച്ചുകൊണ്ടുപോകുന്നതും, അതോട് കൂടി ഭൂമിയെ ഫലോൽപാദകമാക്കുവാൻ കാരണമായിത്തീരുന്നതുമാകുന്നു (രീഹ്കാറ്റ്) എന്ന വാക്കിന്റെ ബഹുവചനമാണ് (രിയാഹ്കാറ്റുകൾ). എങ്കിലും ഈ രണ്ടുവാക്കുകളും ഉപയോഗിച്ച സന്ദർഭങ്ങൾ പരിശോധി ക്കുമ്പോൾ ബഹുവചനരൂപത്തിലുള്ള പ്രയോഗം ( ) അനുഗ്രഹത്തിന്റെ കാറ്റു കളെ കുറിക്കുന്നതും, ഏകവചനരൂപത്തിലുള്ള പ്രയോഗം ( ) ആപൽക്കരമായ കാറ്റിനെ കുറിക്കുന്നതുമായിട്ടാണ് കാണപ്പെടുന്നത്. കാറ്റടിക്കുമ്പോൾ നബി ˜ "അല്ലാ ഹുവേ, നീ ഇത് കാറ്റുകളാ ( )ക്കേണമേ , ഇത് ഒരു കാറ്റാ ( )ക്കരുതേ! എന്ന് പ്രാർത്ഥിച്ചിരുന്നതായി ഹദീഥിലും വന്നിട്ടുണ്ട്(ബ; (നിങ്ങൾ അതിനെ സൂക്ഷിച്ചുവെക്കുന്നവരല്ലതാനും) എന്ന് പറ രണ്ടു പ്രകാരത്തിലാവാം (1) അല്ലാഹു അവന്റെ അനുഗ്രഹം കൊണ്ട് മഴ വർഷിപ്പിച്ചു തന്നപ്പോൾ നിങ്ങൾക്ക് അത് ഉപയോഗപ്പെടുത്തുമാറായി എന്നല്ലാതെ നിങ്ങൾ അത് നിങ്ങളുടെ അധീനത്തിൽ സൂക്ഷിച്ചു സംഭരി ച്ചു വെച്ചിരുന്നതിൽനിന്ന് എടുത്ത് പുറത്തിറക്കിയതല്ലല്ലോ, (2) മഴ മൂലം ലഭിക്കുന്ന വെള്ളം മുഴുവനും സംഭരിച്ചു വെച്ചു കേടുകൂടാതെയും, വറ്റിയോ, ഒലിച്ചോ പോകാതെയും സൂക്ഷിച്ചു നിക്ഷേപിക്കുവാൻ നിങ്ങൾക്ക് സാധ്യമ ല്ല. അഥവാ നിങ്ങളുടെ ആവശ്യങ്ങൾക്ക് അപ്പപ്പോൾ നാം തന്നെ നിങ്ങൾക്ക് മഴ വർഷി പ്പിച്ചു തരേണ്ടിയിരിക്കുന്നു. രണ്ട് വ്യാഖ്യാനത്തിൽ ഏത് സ്വീകരിച്ചാലും മനുഷ്യർക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ഒരു മഹത്തായ അനുഗ്രഹമാണ് മഴ എന്നത്രെ അതില ടങ്ങിയ സൂചന.
15:23

وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ

(23) നിശ്ചയമായും നാം തന്നെ യാണ് ജീവിപ്പിക്കുകയും, മരണപ്പെ ടുത്തുകയും ചെയ്യുന്നത്. നാം തന്നെ യാണ്, അനന്തരമെടുക്കുന്നവരും. (23) നിശ്ചയമായും നാം നാം തന്നെ നാം ജീവിപ്പിക്കുന്നു നാം മരിപ്പിക്കുകയും ചെയ്യുന്നു നാം (തന്നെ) അനന്തരമെടു ക്കുന്നവർ, അനന്തരാവകാശികൾ നിശ്ചയമായും, നാം ഭൂമിയെയും, അതിലുള്ളവയെയും അനന്തരമെടുക്കുന്നു. നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയും ചെയ്യും (മർയം:40)
15:24

وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ

(24) തീർച്ചയായും നിങ്ങളിൽ നിന്ന് മുൻ കടന്നുപോകുന്നവരെ നാം അറിഞ്ഞിട്ടുണ്ട്; തീർച്ചയായും പിന്തി നിൽക്കുന്നവരെയും നാം അറി ഞ്ഞിട്ടുണ്ട്. (24) തീർച്ചയായും നാം അറിഞ്ഞിട്ടുണ്ട്, നമുക്കറിയാം മുൻ കടന്നു പോകുന്നവരെ നിങ്ങളിൽ നിന്ന് തീർച്ചയായും നാം അറിഞ്ഞിട്ടുണ്ട് പിന്തിനിൽക്കുന്നവരെ, പിന്നിൽ വരുന്നവരെ ജീവിതം, മരണം തുടങ്ങി ഏത് കാര്യത്തിലും ആരൊക്കെയാണ് മുന്നിലായിരിക്കുക എന്നും, ആരൊക്കെയാണ് പിന്നിലായിരിക്കുകയെന്നും, ആരൊക്കെ കഴിഞ്ഞു പോയെന്നും ആരൊക്കെ ബാക്കിയുണ്ടെന്നുമൊക്കെ ശരിക്കും തിട്ടമായും നമുക്ക് മുമ്പേ അറിയാം എന്ന് സാരം.
15:25–27

وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ

وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ

(25) നിശ്ചയമായും, നിന്റെ റ∫് തന്നെ അവരെ ( എല്ലാം) ഒരുമിച്ചു നിശ്ചയ മായും, അവൻ അഗാധജ്ഞനാണ്, സർവ്വജ്ഞനാണ്. വിഭാഗം - 3 (26) തീർച്ചയായും ( മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണിൽ നിന്നും ചിലപ്പുണ്ടാകുന്ന മണ്ണിനാൽ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. (27) ജിന്നിനെയും, അത്യുഷ്ണ മുള്ള അന്മിയാൽ നാം മുമ്പേ അതിനെ സൃഷ്ടിച്ചു. (25) നിശ്ചയമായും നിന്റെ റ∫് അവൻ തന്നെ അവരെ ഒരു മിച്ചു കൂട്ടുന്നു നിശ്ചയമായും അവൻ അഗാധജ്ഞനാണ്, യുക്തിമാനാണ് (സർവ്വ)ജ്ഞനാണ്. (26) തീർച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട് മനുഷ്യനെ ചിലപ്പുണ്ടാക്കുന്ന( ചിലചിലപ്പുള്ള) മണ്ണിനാൽ കളി(ചെളി) മണ്ണിൽനിന്നുള്ള (മൂശപിടിച്ചുപാകപ്പെടുത്ത, രൂപപ്പെടുത്ത)പ്പെട്ട, പശിമപിടിച്ച് നാറ്റം വന്ന (27) ജിന്നിനെയും നാമതിനെ സൃഷ്ടിച്ചു മുമ്പ്, മുമ്പേ അന്മിയാൽ അത്യുഷ്ണമുള്ള മനുഷ്യ വർഗത്തിന്റെയും ജിന്ന് വർഗത്തിന്റെയും ഉൽപത്തിയെക്കുറിച്ചാണ് പ്രസ്താ വിക്കുന്നത്. മനുഷ്യപിതാവായ ആദം നബി(അ)യെ മണ്ണ്കൊണ്ടും, ജിന്ന് വർഗത്തിന്റെ പിതാവായ ഇബ്ലീസിനെ അന്മി കൊണ്ടുമാണ് സൃഷ്ടിച്ചിരിക്കുന്നെതെന്ന് ക്വുർ ആനിൽ ഒന്നിലധികം സ്ഥലത്തുനിന്ന് വ്യക്തമാണ്. മനുഷ്യസൃഷ്ടിയെക്കുറിച്ച് പറ യുമ്പോൾ മണ്ണിൽ നിന്ന് ( ) കളിമണ്ണിൽ നിന്ന് ( ) ഒട്ടുന്നപശിമയുള്ളക ളിമണ്ണിൽ നിന്ന് ( ) ചൂള മണ്ണുപോലെ ചിലപ്പുള്ളതിൽ നിന്ന് ( ) എന്നിങ്ങിനെയും, ജിന്നിന്റെ സൃഷ്ടിയെക്കുറിച്ചു പറയുമ്പോൾ അന്മിയിൽ നിന്ന് ( ) അന്മിയിൽ നിന്നുള്ള ജ്വാലയിൽ നിന്ന് ( ) എന്നിങ്ങനെയും വ്യത്യസ്ത വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം. ആ മണ്ണി ന്റെയും, അന്മിയുടെയും സ്വഭാവ വിശേഷങ്ങളാണ് ഈ വ്യത്യസ്ത വാക്കുകൾ സൂചി പ്പിക്കുന്നത്. രണ്ടിനെപ്പറ്റിയും ഇവിടെ ഉപയോഗിച്ച വാക്കുകളുടെ ഉദ്ദേശ്യം മനിലാ ക്കുവാൻ ഇതെല്ലാം സഹായകമാകുന്നു. കൊട്ടിയാൽ "ചല ചല ' ശബ്ദം വരുന്ന ചിലപ്പുള്ള മണ്ണിനാണ് എന്ന് പറ യുന്നത് . ചെളി മണ്ണ് അഥവാ കളി മണ്ണ് - എന്നത്രെ ന്റെ അർത്ഥം. എന്ന വാക്കിന് പഴക്കം ചെന്നു മണത്തിൽ വ്യത്യാസം വന്ന മണ്ണ് എന്നും, പശിമയുള്ള കുഴ ഞ്ഞമണ്ണ് എന്നും, പശിമ പിടിച്ച് കറുപ്പ് നിറം പൂണ്ട മണ്ണ് എന്നും, മൂശ പിടിച്ചു രൂപ മണ്ണ് എന്നുമൊക്കെ അർത്ഥം നൽകപ്പെട്ടു കാണുന്നു. വാസ്തവത്തിൽ ഇതൊന്നും വിഭിന്നങ്ങളായ അർത്ഥങ്ങളല്ല. മൺപാത്രങ്ങളും മറ്റും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മണ്ണിന് ഇൗ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നത്പോലെ, പ്രസ്തുത ഗുണങ്ങളാൽ മിശ്രമായ കളി മണ്ണുകൊണ്ട് രൂപപ്പെടുത്തുകയും, പിന്നീട് ചൂളവെക്കപ്പെട്ട മണ്ണ്പോലെ മുട്ടിയാൽ ചിലപ്പ് വരത്തക്കവണ്ണം ഉണങ്ങുകയും ചെയ്ത മണ്ണ് കൊണ്ടുള്ള മൂശയിൽ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന് മൊത്തതിൽ മനിലാക്കാം. എന്നാൽ, രോമകൂപങ്ങളിലൂടെ ഉള്ളിലേക്ക് തുളച്ചു കടക്കുമാറ് അത്യുഷ്ണമായത് എന്നർത്ഥം. അത്യുഷ്ണമുള്ള കാറ്റിനും എന്ന് പറയപ്പെടാറുണ്ട്. (സമ്മ്) എന്നാൽ സൂചിയുടെ ദ്വാരം പോലെയുള്ള സുഷിരം - അഥവാ അതിൽ നിന്നാണ് ആ വാക്കിന്റെ ഉഗ്ഗവം ( ) . ചുരുക്കത്തിൽ മനുഷ്യ പിതാവിനെ മേൽ വിവരിച്ച പ്രകാരമുള്ള മണ്ണിനാൽ സൃഷ്ടി ച്ചത് വഴി മനുഷ്യ വർഗത്തിന്റെ ഉദ്ഭവം മണ്ണിൽനിന്നും, ജിന്ന് പിതാവിനെ അത്യു ഷ്ണമായ അന്മിയാൽ സൃഷ്ടിച്ചത് വഴി ജിന്ന് വർഗത്തിന്റെ ഉഗ്ഗവം തീയിൽ നിന്നു മാണ്. ഇങ്ങിനെ ഉഗ്ഗവം തൊട്ട് പ്രകൃതത്തിലും, സ്വഭാവത്തിലും വിരുദ്ധമായ രണ്ട് വർഗങ്ങളാണ് മനുഷ്യനും ജിന്നും. എന്നാൽ, പ്രസ്തുത മണ്ണ് എവിടെ നിന്ന് എടുക്ക പ്പെട്ടു, അത് കൊണ്ട് എന്തെല്ലാം ചെയ്യപ്പെട്ടു എന്നിത്യാദി വിശദീകരണങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. ഇൗ വചനത്തിലും ഇൗ വിഷയത്തെ സംബന്ധിച്ച് വന്ന മറ്റ് ആയത്തുകളിലും അതൊന്നും അല്ലാഹു വിവരിച്ചിട്ടില്ലതാനും മനുഷ്യരും ജിന്നുകളുമെന്ന് രണ്ട് പ്രത്യേക വർഗങ്ങളില്ലെന്നും, മനുഷ്യരിലുള്ള അപരിഷ്കൃത വിഭാഗത്തിനാണ് ജിന്നുകളെന്ന് പറയുന്നതെന്നും ഇപ്പോൾ ചില വക്ര ബുദ്ധികളായ വ്യാഖ്യാനക്കാർ വാദിക്കുന്നുണ്ട്. ഇൗ വച നങ്ങൾക്കും ഇതുപോലെയുള്ള മറ്റു പല വചനങ്ങൾക്കും അവർ അവരുടെ വക യായി ചില പുതിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നൽകി തൃപ്തി അടയുകയും ചെയ്യുന്നു. വിശുദ്ധ വിശ്വസിക്കുന്നവരെന്ന് സ്വയം അഭിമാനിക്കുന്ന തോടൊപ്പം അത്തരത്തിലുള്ള അർത്ഥ വ്യാഖ്യാനങ്ങൾ വചനങ്ങൾക്ക് നൽകാനുള്ള അവരുടെ ധൈര്യം കാണുമ്പോൾ നാം അമ്പരന്നു പോകും ! ഇവരുടെ ഇൗ വ്യാജ വാദത്തിനെതിരെ മറ്റു തെളിവുകളൊന്നും ഇല്ലെങ്കിൽ പോലും - വാസ്തവത്തിൽ പല തെളിവുകളുണ്ട് താനും - മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ജിന്നിനെ സൃഷ്ടിച്ചിരിക്കുന്നു എന്ന ഒരൊറ്റ വാക്യം കൊണ്ട് ഇവരുടെ വാദം അടിയോടെ പൊളിഞ്ഞു പോകുന്നു. പക്ഷേ, താൽപര്യപൂർവ്വം ഒരു മുൻവിധി വെച്ചുകൊണ്ട് വ്യാഖ്യാനത്തിനൊരുങ്ങുന്നവർക്കുണ്ടോ ഇതൊക്കെ കാണുവാനും ഗ്രഹിക്കുവാനും കഴിയുന്നു?! (
15:28–33

وَإِذۡ قَالَ رَبُّكَ لِلۡمَلَـٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ

فَسَجَدَ ٱلۡمَلَـٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ

Passage continues through verse 15:33.

(28) നിന്റെ റ∫് മലക്കുകളോട് പറഞ്ഞ സന്ദർഭം (ഓർക്കുക); (മൂശ പിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമ ണ്ണിൽ നിന്നും ചിലപ്പുണ്ടാക്കുന്ന മണ്ണിനാൽ ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ് (29) "അങ്ങനെ, ഞാൻ അവനെ (പൂർത്തിയാക്കി) ശരിപ്പെടുത്തു കയും, അവനിൽ എന്റെ (വക) ആത്മാവിൽ നിന്നും ഞാൻ ഊതു കയും ചെയ്താൽ, അപ്പോൾ, നിങ്ങൾ അവന് "സുജൂദ്' ചെയ്യുന്ന വരായി വീഴുവീൻ. (30) എന്നിട്ട്, മലക്കുകൾ എല്ലാ വരും മുഴുവൻ (തന്നെ ) സുജൂദ് ചെയ്തു; (31) - ഇബ്ലീസ് ഒഴികെ:- അവൻ "സുജൂദ്' ചെയ്തവരോ ടൊപ്പം ആയിരിക്കുവാൻ വിസമ്മതി ച്ചു. (32) അവൻ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, നീ "സുജൂദ്' ചെയ്ത വരോടപ്പം ആകാതിരിക്കാൻ നിനക്കെന്താണ് (കാരണം)? (33) അവൻ (ഇബ്ലീസ്) പറഞ്ഞു: ( മൂശപിടിച്ചു) പാകപ്പെടു ത്തപ്പെട്ട കളിമണ്ണിൽ നിന്ന് ചിലപ്പു ണ്ടാകുന്ന മണ്ണിനാൽ നീ സൃഷ്ടിച്ച തായ മനുഷ്യന് "സുജൂദ്' ചെയ്യാൻ ഞാൻ ആയിട്ടില്ല. (28) പറഞ്ഞ സന്ദർഭം നിന്റെ റ∫് മലക്കുകളോട് നിശ്ച യമായും ഞാൻ സൃഷ്ടിക്കുന്നവനാണ് ഒരു മനുഷ്യനെ ചിലപ്പു ണ്ടാകുന്നതിനാൽ കളി (ചെളി) മണ്ണിൽ നിന്നും പാകപ്പെടുത്തപ്പെട്ട (പ ശിമപിടിച്ചു) നാറ്റം വന്ന (29) അങ്ങനെ അവനെ ഞാൻ ശരിപ്പെടുത്തി യാൽ ഞാൻ ഊതുകയും അവനിൽ എന്റെ ആത്മാവിൽ നിന്ന് അപ്പോൾ നിങ്ങൾ വീഴുവീൻ അവന് "സൂജൂദ്' ചെയ്യുന്നവരായി (30) എന്നിട്ട് അപ്പോൾ "സുജൂദ്' ചെയ്തു മലക്കുകൾ അവരെല്ലാം മുഴുവൻ (31) ഇബ്ലീസ് ഒഴികെ അവൻ വിസമ്മതിച്ചു, വിലക്കി, സമ്മതിക്കാതിരുന്നു അവനായിരിക്കുവാൻ സുജൂദ് ചെയ്യുന്നവ രുടെ ഒപ്പം (കൂടെ) (32) അവൻ പറഞ്ഞു ഇബ്ലീസേ നിനക്കെ ആകാതിരിക്കുവാൻ സുജൂദ് ചെയ്യുന്നവരോടൊപ്പം (33) അവൻ പറഞ്ഞു ഞാൻ ആയിട്ടില്ല, ഞാൻ ഇല്ല, ആകാവതല്ല ഞാൻ "സുജൂദ്' ചെയ്യാൻ ഒരു മനുഷ്യന് നീ അവനെ സൃഷ്ടിച്ചു ചിലപ്പുണ്ടാക്കുന്നതിനാൽ കളിമണ്ണിൽ നിന്ന് പാകപ്പെടുത്ത പ്പെട്ട, രൂപപ്പെടുത്തപ്പെട്ട
15:34–35

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ

وَإِنَّ عَلَيۡكَ ٱللَّعۡنَةَ إِلَىٰ يَوۡمِ ٱلدِّينِ

(34) അവൻ (അല്ലാഹു) പറഞ്ഞു: എന്നാൽ, നീ ഇവിടെ നിന്ന് പുറത്ത് പോകുക; നിശ്ചയ മായും, നീ ആട്ടപ്പെട്ടവനാകുന്നു. (35) നിശ്ചയമായും, നിന്റെ മേൽ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപവുമുണ്ടായിരിക്കും. (34) അവൻ പറഞ്ഞു എന്നാൽ നീ പുറത്ത്പോകുക ഇതിൽ (ഇവിടെ) നിന്ന് കാരണം നിശ്ചയമായും നീ ആട്ടപ്പെട്ടവനാണ് (35) നിശ്ചയമായും നിന്റെ മേൽ ഉണ്ട് താനും ശാപം ദിവസം വരെ പ്രതിഫല നടപടിയുടെ ഇവിടെ നിന്ന് പുറത്ത് പോവുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മലക്കു കളുടെ കൂട്ടത്തിൽ നിന്ന് എന്നും ഉപരിലോകത്തുനിന്ന് എന്നും ആകാവുന്നതാണ്
15:36–38

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ

(36) അവൻ (ഇബ്ലീസ്) പറഞ്ഞു: "എന്റെ റേ∫, എന്നാൽ (അങ്ങിനെയാണെങ്കിൽ) അവർ (മനുഷ്യർ) എഴുന്നേൽപ്പിക്കപ്പെടുന്ന (പുനഃരുത്ഥാന) ദിവസംവരെ നീ എനിക്ക് ( അവധി നൽകി) താമസം നൽകേണമേ! (37) അവൻ (അല്ലാഹു) പറഞ്ഞു: "എന്നാൽ (ശരി) നീ താമസം നൽക പ്പെട്ടവരിൽ പെട്ടവൻ തന്നെ:- (38) അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ. (36) അവൻ പറഞ്ഞു എന്റെ റേ∫ എന്നാൽ നീ എന്നെ ഒഴി വാക്കി ( താമസം ചെയ്ത് - നീട്ടിവെച്ച് ) തരണേ ദിവസം വരെ അവർ എഴുന്നേൽപ്പിക്കപ്പെടുന്ന (37) അവൻ പറഞ്ഞു എന്നാൽ നിശ്ചയമായും നീ ഒഴിവാക്ക (നീക്കിവെക്കതാമസം നൽക)പ്പെട്ട വരിൽപെട്ട (വൻ) (38) ദിവസം വരെ (ആ) സമയത്തിന്റെ അറിയപ്പെട്ടതായ ( നിശ്ചിത) പുനഃരുത്ഥാന ദിവസം വരെ ഒഴിവ് കിട്ടിയാൽ മരണത്തിൽ നിന്നും, അനന്തര നട പടികളിൽ നിന്നും തനിക്ക് ഒഴിവായി കിട്ടുമെന്ന് ഒരു പക്ഷേ, പിശാച് വ്യാമോഹിച്ചി രിക്കാം. പക്ഷേ, ആ അപേക്ഷ അല്ലാഹു നിരസിക്കുകയും, അന്ത്യനാൾ വരെ മാത്രം ഒഴിവ് നൽകുകയുമാണ് ചെയ്തത്. അതോടെ തന്റെ അന്ത്യം വരുമെങ്കിലും അത് വരെ ലഭിക്കുന്ന ഒഴിവ് മുഴുവനും മനുഷ്യനെ വഴി പിഴപ്പിക്കുന്നതിൽ വിനിയോഗിക്കുവാൻ അവന്റെ ദുഷ്ടത അവനെ പ്രേരിപ്പിച്ചു.
15:39–40

قَالَ رَبِّ بِمَآ أَغۡوَيۡتَنِي لَأُزَيِّنَنَّ لَهُمۡ فِي ٱلۡأَرۡضِ وَلَأُغۡوِيَنَّهُمۡ أَجۡمَعِينَ

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ

(39) അവൻ പറഞ്ഞു: "എന്റെ റേ∫ , നീ എന്നെ വഴികേടിലാക്കിയി (നിശ്ചയിച്ചി)രിക്കകൊണ്ട്, തീർച്ച യായും, ഭൂമിയിൽ അവർക്ക് ഞാൻ (പാപങ്ങളെ) ഭംഗിയാക്കി കാണിക്കു കയും, അവരെ മുഴുവൻ ഞാൻ വഴി കേടിലാക്കുകയും ചെയ്യും'- (40) "(അതെ) അവരിൽ നിന്നുള്ള നിന്റെ നിഷ്ക്കളങ്കരാക്കപ്പെട്ട അടി യാന്മാരെ ഒഴികെ.' (39) അവൻ പറഞ്ഞു എന്റെ റേ∫ നീ എന്നെ വഴിപിഴവിലാ ക്കിയതുകൊണ്ട് ഞാൻ ഭംഗിയാക്കി കൊടുക്കുക തന്നെ ചെയ്യും അവർക്ക് ഭൂമിയിൽ ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും മുഴുവനും (40) നിന്റെ അടിയാന്മാരെ ഒഴികെ അവരിൽ നിന്ന് നിഷ്കളങ്കരാക്കപ്പെട്ട (തനി ശുദ്ധരാക്കപ്പെട്ട) അല്ലാഹുവിന്റെ നിഷ്കളങ്കരായ നല്ല അടിയാന്മാരെ ഞാൻ വഴിപിഴപ്പിക്കുകയില്ല - അഥവാ അതിന് എനിക്ക് സാധിക്കുകയില്ല - എന്ന് സാരം. ഇബ്ലീസ് തന്നെയും സമ്മതിച്ച ഒരു യാഥാർത്ഥ്യമാണിത്. അടുത്ത വചനങ്ങളിൽ അല്ലാഹുവും അത് ആവർത്തിച്ചുറപ്പിക്കുന്നു:-
15:41

قَالَ هَٰذَا صِرَٰطٌ عَلَيَّ مُسۡتَقِيمٌ

(41) അവൻ (അല്ലാഹു) പറഞ്ഞു: "ഇത് എന്റെ മേൽ (ബാധ്യസ്ഥമായ) നേർക്കുനേരെ (ചൊവ്വെ ) യുള്ള ഒരു മാർഗമാകുന്നു: (41) അവൻ പറഞ്ഞു ഇത് ഒരു പാത ( മാർഗം) ആകുന്നു എന്റെ മേൽ (ബാധ്യസ്ഥമായ) നേരെയുള്ള, ചൊവ്വായ അതെ നിഷ്കളങ്കരായ എന്റെ അടിയാൻമാരെ നീ വഴിപിഴപ്പിക്കാതിരിക്കൽ എന്റെ ബാധ്യതയായി ഞാൻ സ്വീകരിക്കുന്നു. നിന്റെ ഉപദ്രവത്തിൽ നിന്ന് ഞാൻ അവരെ രക്ഷിക്കുക തന്നെ ചെയ്യും. ഇതിൽ മാറ്റം വരുകയില്ല എന്ന് സാരം. വിഷയം അല്ലാഹു ഒന്നു കൂടി വ്യക്തമാക്കുന്നു:-
15:42–44

إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلۡغَاوِينَ

وَإِنَّ جَهَنَّمَ لَمَوۡعِدُهُمۡ أَجۡمَعِينَ

لَهَا سَبۡعَةُ أَبۡوَٰبٖ لِّكُلِّ بَابٖ مِّنۡهُمۡ جُزۡءٞ مَّقۡسُومٌ

(42) നിശ്ചയമായും, എന്റെ അടി യാൻമാർ - അവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിൻപറ്റിയവരൊഴികെ. ധ അവരെ മാത്രമേ നിനക്ക് വഴി പിഴപ്പിക്കുവാൻ കഴിയൂ പ. (43) നിശ്ചയമായും, (നരകം) അവരുടെ മുഴുവനും വാഗ്ദ ത്തസ്ഥാനവും തന്നെ. (44) അതിന് ഏഴു(പടി) വാതിലു കളുണ്ട് . എല്ലാ (ഓരോ പടി) വാതി ലും അവരിൽ നിന്ന് (പ്രത്യേകം) വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം (ആളുകൾ) ഉണ്ടായിരിക്കും. (42) നിശ്ചയമായും എന്റെ അടിയാൻമാർ നിനക്ക് ഇല്ല അവരുടെ മേൽ ഒരു അധികാര ശക്തിയും നിന്നെ പിൻപറ്റിയവരൊ ഴികെ വഴികെട്ടവരാകുന്ന, വഴി പിഴച്ചവരിൽ നിന്ന് (43) നിശ്ചയ മായും ജഹന്നം അവരുടെ വാഗ്ദത്തസ്ഥാനം തന്നെ മുഴുവനും (44) അതിനുണ്ട് ഏഴ് വാതിലുകൾ, കവാടങ്ങൾ എല്ലാ വാതിലി നുമുണ്ടായിരിക്കും അവരിൽ നിന്ന് ഒരു ( ഓരോ ) ഭാഗം വിഹിതം (ഓഹരി) ചെയ്യപ്പെട്ട ഇബ്ലീസിനെ പിൻപറ്റിയവരെ ഏഴായി തരം തിരിച്ചു ഒരോ തരക്കാർക്കും പ്രത്യേകം തയ്യാറാക്കപ്പെട്ട ഏഴ് സ്ഥാനങ്ങളിൽ വെച്ചായിരിക്കും നരകശിക്ഷ നൽകപ്പെടുക എന്ന് സാരം . കുറ്റത്തിന്റെ തോതനുസരിച്ചായിരിക്കും ഈ തരം തിരിക്കൽ എന്നും , ഓരോ തരക്കാരുടെയും തെറ്റുകൾക്കനുസരിച്ചായിരിക്കും അവർക്ക് ലഭിക്കുന്ന ശിക്ഷ യെന്നും പറയേണ്ടതില്ല. സുജൂദ് ചെയ്യാൻ മലക്കുകളോട് കൽപിച്ചതും, ഇബ്ലീസ് സുജൂദ് ചെയ്യാതെ അഹങ്കരിച്ചതും സംബന്ധിച്ച് അൽ ബക്വറഃ, എന്നീ സൂറത്തുകളിൽ വിശദമായി വിവരിച്ചു കഴിഞ്ഞിട്ടുള്ളതിന് പുറമെ, അൽകഹ്ഫ്, ത്വാഹ, സ്വാദ് എന്നീ സൂറത്തുകളിലും ഈ സംഭവം വിവരിക്കപ്പെട്ടിരി ക്കുന്നു. അത് കൊണ്ട് ഇവിടെ അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല. വിഭാഗം - 4
15:45–47

إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَعُيُونٍ

ٱدۡخُلُوهَا بِسَلَٰمٍ ءَامِنِينَ

وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلٍّ إِخۡوَٰنًا عَلَىٰ سُرُرٖ مُّتَقَٰبِلِينَ

(45) നിശ്ചയമായും, സൂക്ഷ്മത പാലിച്ചവർ, തോപ്പുകളിലും, നീരുറ വുകളിലുമായിരിക്കും. (46) അതിൽ, ശാന്തിയോടെ നിർഭയരായിക്കൊണ്ട് നിങ്ങൾ പ്രവേ ശിച്ച് കൊള്ളുവീൻ. (എന്ന് അവർക്ക് സ്വാഗതം നൽകപ്പെടും). (47) അവരുടെ നെഞ്ചു (ഹൃദയം) കളിൽ വല്ല വിദ്വേഷവും (ഒളിഞ്ഞി രിപ്പ്) ഉള്ളതിനെ നാം നീക്കം ചെയ്യു കയും ചെയ്യും; കട്ടിലുകളിൻ മേൽ പരസ്പരം അഭിമുഖരായികൊണ്ട് സഹോദരന്മാരായ നിലയിൽ (അവർ കഴിഞ്ഞ് കൂടും) (45) നിശ്ചയമായും സൂക്ഷ്മത പാലിച്ചവർ, ഭയഭക്തന്മാർ തോപ്പു കളിലായിരിക്കും, സ്വർഗങ്ങളിലാണ് നീരുറവു (അരുവി)കളിലും (46) അതിൽ നിങ്ങൾ പ്രവേശിക്കുവിൻ ശാന്തിയോടെ നിർഭയരായി (47) നാം നീക്കുകയും ചെയ്യും അവരുടെ നെഞ്ചു (ഹൃദയം) കളിലുള്ളത് വിദ്വേഷത്തിൽ (പകയിൽ) നിന്നും,വല്ല പോരും, കെട്ടിക്കുടുക്കും സഹോദരങ്ങളാ യിട്ട് കട്ടിലുകളിൻമേൽ പരസ്പരം അഭിമുഖരായ നിലയിൽ ഇഹത്തിൽ വെച്ച് അവർ തമ്മിൽ തമ്മിൽ വല്ല പകയോ വെറുപ്പോ മനിൽ വെച്ചു കൊണ്ടിരുന്നാലും സ്വർഗത്തിൽ വെച്ച് അല്ലാഹു അതെല്ലാം അവരിൽ നിന്ന് നീക്കം ചെയ്യും. അങ്ങനെ, അവർ ഏകോദര സഹോദരങ്ങളെ പോലെ ആനന്ദഭരിത രായി കഴിഞ്ഞു കൂടിക്കൊണ്ടിരിക്കും. മാത്രമല്ല,-
15:48–50

لَا يَمَسُّهُمۡ فِيهَا نَصَبٞ وَمَا هُم مِّنۡهَا بِمُخۡرَجِينَ

۞نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ

وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ

(48) അതിൽ വെച്ച് അവരെ ക്ഷീണം (അഥവാ പ്രയാസം) സ്പർശിക്കുകയില്ല; അവർ അതിൽ (49) (നബിയേ) എന്റെ അടി യാൻമാർക്ക് വിവരം അറിയിക്കുക; നിശ്ചയമായും, ഞാൻ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാ നിധിയുമായുള്ളവനെന്നും; (50) എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷയെന്നും. (48) അവരെ സ്പർശിക്ക(ബാധിക്കുക)യില്ല അതിൽ ക്ഷീണം, പ്രയാസം, ബുദ്ധിമുട്ട് അവരല്ലതാനും അതിൽ നിന്ന് പുറത്താക്ക പ്പെടുന്നവർ (49) നീ വിവരമറിയിക്കുക എന്റ അടിയാന്മാർക്ക് ഞാൻ തന്നെയാണ് വളരെ പൊറുക്കുന്നവൻ കരുണാനിധിയായ (50) എന്റെ ശിക്ഷയെന്നും അതാണ് ശിക്ഷ വേദനയേറിയ. മനുഷ്യൻ സദാ സുപ്രതീക്ഷയും, ഭയപ്പാടും ഉള്ളവനായിരിക്കണം, അഥവാ അല്ലാ ഹുവിന്റെ പാപപൊറുതിയിലും കാരുണ്യത്തിലും നിരാശ തീണ്ടാതെ സൽ പ്രതീ ക്ഷയോട് കൂടിയും അതോടൊപ്പം തന്നെ, അവന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നതി നെക്കുറിച്ച് എപ്പോഴും ഭയത്തോട് കൂടിയും ഇരിക്കണം എന്നിങ്ങനെ നബി വചനങ്ങ ളിലും മറ്റും ഉപദേശിക്കപ്പെട്ടിട്ടുള്ളത് ഇത് കൊണ്ടാണ്. നബി ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ) ഉദ്ധരിച്ച ഒരു ഹദീഥ് ഇങ്ങനെയാണ്: അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ച് സത്യവിശ്വാസി അറിയുമായിരുന്നെങ്കിൽ, ഒരാളും അവന്റെ സ്വർഗ ത്തിൽ മോഹം വെക്കുകയില്ല; അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യത്തെക്കുറിച്ച് അവിശ്വാസി അറിയുമായിരുന്നെങ്കിൽ, അവൻ അവന്റെ സ്വർഗത്തെക്കുറിച്ച് നിരാശ പ്പെടുകയില്ല. (മു) അദ്ദേഹം തന്നെ ഉദ്ധരിച്ച മറ്റൊരു നബിവചനമാണിത്: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ ഒരു രേഖാ ഗ്രമ്ലത്തിൽ ഇങ്ങനെ രേഖപ്പെടുത്തി അവന്റെ അടുക്കൽ "അർശി'ൻമേൽ വെച്ചിരിക്കുന്നു: എന്റെ കാരുണ്യം എന്റെ കോപത്തെ ജയിച്ചിരിക്കുന്നു. (ബു; മു) അല്ലാഹുവേ, നീ ഞങ്ങൾക്ക് പൊറുത്തുതരുകയും, കരുണ ചെയ്യുകയും ചെയ്യേണമേ! അല്ലാഹുവേ, നിന്റെ ശിക്ഷയിൽ നിന്ന് നീ ഞങ്ങളെ കാത്തു രക്ഷിച്ചുതരുകയും ചെയ്യേണമേ! ആമീൻ
15:51–53

وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ

قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ

(51) (നബിയേ) ഇബ്റാഹീമിന്റെ അതിഥികളെക്കുറിച്ച് അവർക്ക് വിവ രമറിയിക്കുക. (52) അതായത്, അവർ അദ്ദേഹ ത്തിന്റെ അടുക്കൽ കടന്ന് വന്നു എന്ന് പറഞ്ഞ സന്ദർഭം. അദ്ദേഹം പറഞ്ഞു: ഞങ്ങൾ നിങ്ങ (53) അവർ പറഞ്ഞു: ഭയപ്പെടേ ണ്ട, ഞങ്ങൾ താങ്കൾക്ക് ജ്ഞാനി യായ ഒരു ബാലനെ (മകനെ) പ്പറ്റി സന്തോർഷ വാർത്ത അറിയിക്കുന്നു. (51) അവർക്ക് വിവരമറിയിക്കുക അതിഥികളെപ്പറ്റി ഇബ്റാ ഹീമിന്റെ (52) അവർകടന്നു വന്ന ( പ്രവേശിച്ച)പ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ എന്നിട്ടവർ പറഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയമുള്ളവരാണ് (53) അവർ പറഞ്ഞു ഭയപ്പെടേണ്ടാ ഞങ്ങൾ താങ്കൾക്ക് സന്തോഷമറിയിക്കുന്നു ഒരു ബാലനെ ( ആൺകുട്ടിയെ)പ്പറ്റി ജ്ഞാനിയായ ഇബ്റാഹീം നബി(അ)ക്ക് പ്രായാധിക്യം വന്നിട്ടും മക്കളില്ലാതിരുന്ന അവസരത്തി ലായിരുന്നു മലക്കുകൾ അതിഥികളുടെ രൂപത്തിൽ വന്നതെന്നും , അദ്ദേഹം അവർക്ക് വേഗം ഭക്ഷണം ഒരുക്കിയെന്നും അവർ ഭക്ഷണം കഴിക്കാതിരുന്നത് കണ്ടപ്പോൾ അദ്ദേ ഹത്തിന് അവരെക്കുറിച്ച് ഭയം തോന്നിയെന്നും സൂഃ ഹൂദ് 70 ലും , ദാരിയാത്ത് 28 ലും പ്രസ്താവിച്ചിരിക്കുന്നു. അതായിരിക്കും ഇവിടെ ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയമുള്ളവരാ ണ് എന്ന് പറഞ്ഞത് . സംഭവങ്ങൾ വിവരിക്കുമ്പോൾ ചില സ്ഥലങ്ങളിൽ സംക്ഷിപ്ത മായും, ചില സ്ഥലങ്ങളിൽ വിശദമായും വിവരിക്കുക പതിവാണല്ലോ. അതുകൊണ്ടാണ് ചില ഭാഗം ചില ഭാഗത്തെ വ്യാഖ്യാനിക്കുന്നു ( സ്ലക്ക ) എന്ന് പറയുന്നതും . ജ്ഞാനിയായ ഒരു ബാലനെപ്പറ്റി സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന് മലക്കു കൾ പറഞ്ഞത് ഇസ്ഹാക്വ് നബി(അ) യെക്കുറിച്ചുള്ള സന്തോഷ വാർത്തയാണെന്ന് സൂറത്ത് ഹൂദിൽ നിന്ന് മനിലാകുന്നു. സൂഃ ദാരിയാത്തിലും അദ്ദേഹത്തെപ്പറ്റി ജ്ഞാനി യായ ബാലൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. നബി(അ)യെക്കു റിച്ചും ഇബ്റാഹീം നബി(അ)ക്ക് മലക്കുകൾ സന്തോഷ വാർത്ത അറിയിച്ചതായി സൂറത്ത് സ്വാഫ്ഫാത്ത്: 101 ൽ കാണാം. അവിടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സഹ നശീലനായ ബാലൻ എന്നാകുന്നു( കൂടുതൽ വിവരങ്ങൾക്ക് പ്രസ്തുത സൂറ ത്തുകൾ നോക്കുക).
15:54–57

قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ

قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ

قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ

Passage continues through verse 15:57.

(54) അദ്ദേഹം പറഞ്ഞു: "എന്നെ വാർദ്ധക്യം ബാധിച്ചതോടെ എനിക്ക് സന്തോഷ വാർത്ത അറിയിക്കു കയോ?! എനി, എന്തിനെക്കുറിച്ചാണ് നിങ്ങൾ സന്തോഷമറിയിക്കുന്നത്?! (55) അവർ പറഞ്ഞു: (സംഭവി ക്കാൻ പോകുന്ന) യാഥാർത്ഥ്യത്തെ ക്കുറിച്ച് ഞങ്ങൾ താങ്കൾക്ക് സ്ന്തോഷമറിയിച്ചിരിക്കുകയാണ്. അതിനാൽ, താങ്കൾ ആശമു റിഞ്ഞവരിൽപെട്ടുപൊകരുത്. (56) അദ്ദേഹം പറഞ്ഞു: "ആരാണ് തന്റെ റ∫ിന്റെ കാരുണ്യത്തെക്കു റിച്ച് ആശ മുറിയുക - വഴി പിഴച്ചവ (57) അദ്ദേഹം പറഞ്ഞു: (ശരി) എന്നാൽ, നിങ്ങളുടെ (പ്രധാന) വിഷയം എന്താണ് - ഹേ, ദൂതൻമാരേ?. (54) അദ്ദേഹം പറഞ്ഞു നിങ്ങളെനിക്ക് സന്തോഷമറിയിക്കുകയോ എന്നെ സ്പർശിച്ച(ബാധിച്ച)തോടെ വാർദ്ധക്യം എനി എന്തി നെപ്പറ്റി നിങ്ങൾ സന്തോഷമറിയിക്കുന്നു (55) അവർ പറഞ്ഞു ഞങ്ങൾ താങ്കൾക്ക് സന്തോഷമറിയിച്ചിരിക്കുന്നു യഥാർത്ഥം കൊണ്ട് ആകയാൽ താങ്കളായിരിക്കരുത് ആശ മുറിഞ്ഞവരിൽ, നിരാശരിൽപ്പെട്ട (വൻ) (56) അദ്ദേഹം പറഞ്ഞു ആർ ആശ മുറിയും കാരുണ്യ ത്തെപ്പറ്റി തന്റെ റ∫ിന്റെ വഴിപിഴച്ചവരല്ലാതെ (57) അദ്ദേഹം പറ ഞ്ഞു എന്നാൽ (എനി) എന്താണ് നിങ്ങളുടെ (പ്രധാന)വിഷയം, കാര്യം ഹേ അയക്കപ്പെട്ടവരേ (ദൂതൻമാരേ)? ഇബ്റാഹീം (അ) ന്റെ ഭയപ്പാട് നീങ്ങുകയും, മകനുണ്ടാവാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ലഭിക്കുകയും ചെയ്ത ശേഷം, നിങ്ങളുടെ ഈ വരവിന്റെ പ്രധാ നോദ്ദേശ്യം വേറെ എന്താണുള്ളതെന്ന് അദ്ദേഹം മലക്കുകളോട് അന്വേഷിക്കുകയാണ്.
15:58–60

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ

إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ

إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ

(58) അവർ പറഞ്ഞു: "ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു' (59) - ലൂത്വിന്റെ കുടുംബം ഒഴികെ; നിശ്ചയമായും, അവരെ മുഴു വനും ഞങ്ങൾ രക്ഷപ്പെടുത്തുന്നവ രാകുന്നു; (60) - അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ. അവൾ നിശ്ചയ മായും, അവശേഷിക്കുന്ന ധ ശിക്ഷ യിൽ അകപ്പെടുന്ന പ വരിൽ പെട്ടവ ളെന്ന് ഞങ്ങൾ കണക്കാക്കിയിരി ക്കുന്നു. (58) അവർ പറഞ്ഞു ഞങ്ങൾ അയക്കപ്പെട്ടിരിക്കുന്നു ഒരു ജനതയിലേക്ക് കുറ്റവാളികളായ (59) കുടുംബം (ആൾക്കാർ) ഒഴികെ ലൂത്വിന്റെ നിശ്ചയമായും ഞങ്ങൾ അവരെ രക്ഷിക്കുന്നവരാണ് മുഴുവൻ, എല്ലാം (60) അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ)ഒഴികെ ഞങ്ങൾ കണക്കാക്കിയിരിക്കുന്നു നിശ്ചയമായും അവൾ (ശിക്ഷയിൽ) ശേഷിക്കുന്നവരിൽപ്പെട്ട (വൾ) എന്ന് അവൾ ശിക്ഷയിൽ അകപ്പെടേണ്ടവളാണെന്നുള്ള അല്ലാഹുവിന്റെ നിശ്ചയം ഞങ്ങൾ നടപ്പിൽ വരുത്തും, ലൂത്വ് (അ) ന്റെ കുടുംബത്തെ രക്ഷിക്കണമെന്നുള്ളതിൽ നിന്ന് അവൾ ഒഴിവാണ് എന്ന് സാരം. കുറ്റവാളികളായ ജനത ലൂത്വ് നബി(അ)യുടെ ജനത തന്നെ, അവരുടെ തോന്നിവാസത്തെയും ദുഷ്ടതയെയും കുറിച്ച് സൂഃ ഹൂദിലും മറ്റും വിവരിച്ചിട്ടുണ്ടല്ലോ വിഭാഗം - 5
15:61–64

فَلَمَّا جَآءَ ءَالَ لُوطٍ ٱلۡمُرۡسَلُونَ

قَالَ إِنَّكُمۡ قَوۡمٞ مُّنكَرُونَ

قَالُواْ بَلۡ جِئۡنَٰكَ بِمَا كَانُواْ فِيهِ يَمۡتَرُونَ

Passage continues through verse 15:64.

(61) അങ്ങനെ, ലൂത്വിന്റെ കുടും ബത്തിൽ (ആ) ദൂതന്മാർ വന്ന പ്പോൾ,- (62) അദ്ദേഹം പറഞ്ഞു: നിങ്ങൾ അപരിചിതരായ ഒരു ജനം ധ നിങ്ങളെ മനിലായില്ല പ . (63) അവർ പറഞ്ഞു: (ശരി) പക്ഷേ, ഇവർ ധ ഈ ജനങ്ങൾ പ യാതൊന്നിൽ സന്ദേഹപ്പെട്ടുകൊണ്ടി രിക്കുന്നുവോ അതുംകൊണ്ട് ഞങ്ങൾ താങ്കളുടെ അടുക്കൽ വന്നി രിക്കുകയാണ്. (64) ഞങ്ങൾ താങ്കൾക്ക് യാഥാർത്ഥ്യവുമായി വന്നിരിക്കുന്നു; നിശ്ചയമായും ഞങ്ങൾ സത്യം പറ യുന്നവരാകുന്നു. (61) അങ്ങനെ (എന്നിട്ട്) വന്നപ്പോൾ ലൂത്വിന്റെ കുടുംബത്തിൽ, ആൾക്കാരിൽ ദൂതന്മാർ (62) അദ്ദേഹം പറഞ്ഞു നിങ്ങൾ ഒരു ജനമാണ് അറിയപ്പെടാത്ത(അപരിചിതമായ) (63) അവർ പറഞ്ഞു പക്ഷേ (എങ്കിലും) ഞങ്ങൾ താങ്കളുടെ അടുക്കൽ വന്നിരിക്കുന്നു യാ തൊന്നും കൊണ്ട് അവരായിരിക്കുന്നു അതിൽ, അതിനെപ്പറ്റി സന്ദേ ഹപ്പെട്ടു (സംശയപ്പെട്ടു)കൊണ്ടിരിക്കുക (64) ഞങ്ങൾ താങ്കളുടെ അടുക്കൽ വരുകയും ചെയ്തിരിക്കുന്നു യഥാർത്ഥവും കൊണ്ട് ഞങ്ങൾ സത്യം പറയുന്നവർ തന്നെ ഞങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കുകയോ, ഭയപ്പെടുകയോ വേണ്ടതില്ല. നിങ്ങളുടെ ഈ ജനത അല്ലാഹുവിന്റെ ശിക്ഷയിൽ വിശ്വാസവും ഭയവുമില്ലാത്തവരും, നിങ്ങളുടെ ഉപ ദേശങ്ങളെ ധിക്കരിക്കുന്നവരുമാണല്ലോ. അതൊക്കെ യാഥാർത്ഥ്യം തന്നെയാണെന്ന് കാണിച്ചുകൊടുക്കുമാറുള്ള ഒരു ശിക്ഷ അവർക്ക് നൽകുവാൻ വേണ്ടി അല്ലാഹു അയച്ച ദൂതൻമാരാണ് ഞങ്ങൾ. ആ ശിക്ഷ ഇതാ സംഭവിക്കാൻ പോകുന്നു. അതിൽ സംശയിക്കുവാൻ ഒന്നുമില്ല എന്ന് താൽപര്യം. മലക്കുകൾ തുടർന്നു:-
15:65

فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ

(65) "അതിനാൽ, താങ്കൾ താങ്ക ളുടെ ആൾക്കാരെ (കുടുബത്തെ) യും കൊണ്ട് രാത്രിയിൽ നിന്നുള്ള ഒരം ശത്തിൽ ധ പ്രഭാതത്തിന് മുമ്പായി പ യാത്ര ചെയ്തു കൊള്ളുക. അവരുടെ പിന്നാലെ താങ്കൾ അനുഗമിക്കു കയും ചെയ്യുക; നിങ്ങളിൽ നിന്ന് ഒരാളും തിരിഞ്ഞു നോക്കുകയും ചെയ്യരുത്. നിങ്ങളോട് കൽപ്പിക്കപ്പെടുന്നേട ത്തേക്ക് നിങ്ങൾ നടന്നു പോയിക്കൊ ള്ളുകയും ചെയ്യുക.' (65) താങ്കൾ അതിനാൽ(രാവ്) യാത്ര ചെയ്യുക താങ്കളുടെ ആൾക്കാരെ (കുടുംബത്തെ)യും കൊണ്ട് ഒരു അംശത്തിൽ രാത്രിയിൽ നിന്ന് താങ്കൾ പിന്തുടരുകയും ചെയ്യുക അവരുടെ പിൻഭാഗങ്ങളിൽ (പിന്നാലെ) തിരിഞ്ഞുനോക്കുകയും ചെയ്യരുത് നിങ്ങളിൽ നിന്ന് ഒരാളും നിങ്ങൾ നടന്നു പോകുകയും ചെയ്യുവീൻ നിങ്ങൾ കൽപിക്കപ്പ ടുന്നേടത്തേക്ക് വിശദീകരണത്തിന് സൂഃ ഹൂദ് 81-ാം വചനവും വ്യാഖ്യാനവും നോക്കുക. അല്ലാഹു പറയുന്നു:-
15:66–67

وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَـٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ

وَجَآءَ أَهۡلُ ٱلۡمَدِينَةِ يَسۡتَبۡشِرُونَ

(66) ആ കാര്യം അദ്ദേഹത്തിന് (ലൂത്വിന്) നാം തീരുമാനം ചെയ്തു കൊടുത്തു; (ഇവർ ) പ്രഭാത വേളയി ലായിരിക്കെ, ഇക്കൂട്ടരുടെ മൂട് മുറി ക്കപ്പെടുന്ന ധ ഇവർ നിശ്ശേഷം നശി പ്പിക്കപ്പെടുന്ന പ താണെന്ന്. (67) (ആ) പട്ടണത്തിലെ ആൾക്കാർ സന്തോഷം പ്രകടി പ്പിച്ചുംകൊണ്ട്വരുന്നു. (66) നാം വിധിച്ചു ( തീരുമാനം ചെയ്തു) കൊടുത്തു അദ്ദേഹ ത്തിന് ആ കാര്യം പിൻഭാഗം (മൂട്) എന്ന് ഇക്കൂട്ടരുടെ മുറിക്ക(ഛേദിക്ക)പ്പെടുന്നതാണ്(എന്ന്) അവർ പ്രഭാതവേളയിലായിരിക്കെ (67) വന്നു പട്ടണത്തിലെ ആൾക്കാർ ( പട്ടണവാസികൾ) അവർ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ലൂത്വ് നബി(അ)യുടെ വീട്ടിൽ സുന്ദരൻമാരും ചെറുപ്പക്കാരുമായ ചില അതിഥി കൾ വന്നിട്ടുണ്ടെന്ന് തെമ്മാടികളായ ആ ജനത അറിഞ്ഞു. അവർക്കത് വളരെ സന്തോഷമായി. തങ്ങളുടെ മൃഗീയമായ വികാര നിവൃത്തിക്ക് അവരെ വിട്ടുകിട്ടാനാ വശ്യപ്പെട്ടുകൊണ്ട് അവർ അദ്ദേഹത്തെ സമീപിച്ചു. അതിനെപ്പറ്റിയാണ് ഈ പറ ഞ്ഞത്. ഈ രംഗവും, അവരും ലൂത്വ് നബി(അ)യും തമ്മിൽ നടന്ന സംസാരവും സൂറത്ത് ഹൂദിൽ വിവരിച്ചിട്ടുണ്ടല്ലോ.
15:68–69

قَالَ إِنَّ هَـٰٓؤُلَآءِ ضَيۡفِي فَلَا تَفۡضَحُونِ

وَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ

(68) അദ്ദേഹം (ലൂത്വ്) പറഞ്ഞു: നിശ്ചയമായും, ഇവർ എന്റെ അതിഥി കളാണ്; അതിനാൽ, എന്നെ നിങ്ങൾ വഷളാക്കരുത്; (69) "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീൻ; എന്നെ അപമാനിക്കുകയും അരുത്. (68) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഇവർ എന്റെ അതി ഥികളാണ് അതിനാൽ എന്നെ നിങ്ങൾ വഷളാക്കരുത് (69) നിങ്ങൾ സൂക്ഷിക്കുകയും ചെയ്വീൻ അല്ലാഹുവിനെ എന്നെ നിങ്ങൾ അപമാനി ക്കുകയും അരുത് അതിഥികൾ മലക്കുകളാണെന്ന് ലൂത്വ് (അ) അറിയുന്നതിന് മുമ്പാണ് ഈ വാക്കു കൾ അദ്ദേഹം ആ ജനങ്ങളോട് പറഞ്ഞതെന്ന് സൂറത്ത് ഹൂദിൽ നിന്ന് വ്യക്തമാകു ഞങ്ങൾ അല്ലാഹുവിനാൽ അയക്കപ്പെട്ടവരാണെന്ന് ലൂത്വ് (അ) നോട് പ്രസ്താവിച്ച വിവരം പറഞ്ഞതിന് ശേഷമാണ് ഈ രംഗം ഇവിടെ വിവരിച്ചതെന്ന് മാത്രം. സംഭവങ്ങൾ വിവരിക്കുമ്പോൾ അതിന്റെ ഓരോ വശവും ക് രമപ്രകാരം വഴിക്ക് വഴിയായിത്തന്നെ ഉദ്ധരിക്കുകയെന്ന സമ്പ്രദായം പലപ്പോഴും സ്വീകരിക്ക പ്പെടാറില്ല. (ഇതിനെപ്പറ്റി മുഖവുരയിൽ വിവരിച്ചിട്ടുള്ളത് ഓർക്കുക)
15:70–71

قَالُوٓاْ أَوَلَمۡ نَنۡهَكَ عَنِ ٱلۡعَٰلَمِينَ

قَالَ هَـٰٓؤُلَآءِ بَنَاتِيٓ إِن كُنتُمۡ فَٰعِلِينَ

(70) അവർ ധ പട്ടണത്തിലെ ആൾക്കാർ പ പറഞ്ഞു: ലോകരെക്കു റിച്ച് ഞങ്ങൾ നിന്നോട് വിരോധിച്ചി (71) അദ്ദേഹം പറഞ്ഞു: "ഇതാ എന്റെ പെൺമക്കൾ. ധ അവരെ ഞാൻ വിവാഹം കഴിച്ചു തരാം പ ; നിങ്ങൾ (വ ല്ലതും) ചെയ്യുന്നവരാണെങ്കിൽ! (70) അവർ പറഞ്ഞു ഞങ്ങൾ നിന്നോട് വിരോധിച്ചിട്ടുമില്ലേ ലോകരെപ്പറ്റി (71) അദ്ദേഹം പറഞ്ഞു ഇവർ (ഇതാ) എന്റെ പുത്രിമാ രാണ്, എന്റെ പെൺ മക്കൾ നിങ്ങളാണെങ്കിൽ ചെയ്യുന്നവർ പുറമെ നിന്ന് വരുന്ന ആളുകളെ പിടികൂടി നീചവൃത്തിക്ക് ഉപയോഗപ്പെടുത്തുക ആ ദുഷ്ട ജനങ്ങളുടെ പതിവായിരുന്നു. അത്കൊണ്ട് അങ്ങിനെ ഉള്ളവരെ അവ രുടെ കയ്യേറ്റത്തിൽനിന്ന് രക്ഷിക്കുവാനായി ലൂത്വ് നബി(അ) അവർക്ക് അഭയം നൽകലും പതിവുണ്ടായിരുന്നു. അതിനെപ്പറ്റി ലൂത്വ് നബി(അ)യുടെ നേരെ ആ ജന ങ്ങൾക്ക് അമർഷവും പ്രതിഷേധവും ഉണ്ടാകുക സ്വാഭാവികമാണല്ലോ. അത്കൊണ്ട് അങ്ങിനെ ആർക്കും അഭയം നൽകരുതെന്ന് അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടി രുന്നു. അതാണ് ലോകരെക്കുറിച്ച് ഞങ്ങൾ നിന്നോട് എന്ന് അവർ പറയുവാൻ കാരണം. കൂടിയേ കഴിയൂ എങ്കിൽ - എന്റെ ഉപദേശം വല്ലതും നിങ്ങൾ സ്വീകരിക്കുവാൻ തയ്യാറുണ്ടെങ്കിൽ, ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ: എന്റെ പെൺമക്കളിതാ; അവരെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തരാം. എന്നാലും എന്റെ വീട്ടിൽ വന്ന അതിഥികളെ മാനഭംഗവും ആക്രമവും ചെയ്തു എന്നെ നിങ്ങൾ വഷളാക്കരുത് എന്നൊക്കെ അദ്ദേഹം അവരോട് പറഞ്ഞു നോക്കി. അവരുണ്ടോ അതിന് ചെവി കൊടുക്കുന്നു?!
15:72

لَعَمۡرُكَ إِنَّهُمۡ لَفِي سَكۡرَتِهِمۡ يَعۡمَهُونَ

(72) നിന്റെ ആയുഷ്കാലം തന്നെ (സത്യം)! നിശ്ചയമായും അവർ, അവരുടെ ലഹരിയിൽ (മതി മറന്നു) അലഞ്ഞു നടക്കുകയാണ്! (72) നിന്റെ ആയുഷ്കാലം തന്നെ നിശ്ചയമായും അവർ അവരുടെ ലഹരിയിൽ (മത്തിൽ) തന്നെ അവർ അലഞ്ഞു നടക്കുന്നു എന്നിരിക്കെ, അവർ ലൂത്വ് നബി(അ)യുടെ ഉപദേശം എങ്ങിനെ സ്വീകരിക്കും?! എന്ന് സാരം. കാര്യങ്ങൾ ഉറപ്പിച്ചു പറയുമ്പോൾ അറബികൾക്കിടയിൽ സത്യത്തിന്റെ വചനങ്ങളായി പലതും ഉപയോഗിക്കപ്പെടാറുള്ള കൂട്ടത്തിൽ ഒന്നാണ് (നിന്റെ ആയുഷ്ക്കാലം തന്നെ സത്യം!) എന്നതും. സത്യ വിശ്വാസികൾ അല്ലാഹു അല്ലാത്ത വസ്തുക്കളുടെ പേരിൽ സത്യം ചെയ്യുന്നത് ഹദീഥുകളിൽ കർശനമായി വിരോധി ക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന് അവന്റെ സൃഷ്ടികളിൽ ഏതിന്റെ പേരിലും സത്യം ചെയ്യാവുന്നതാണ്.
15:73–74

فَأَخَذَتۡهُمُ ٱلصَّيۡحَةُ مُشۡرِقِينَ

فَجَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهِمۡ حِجَارَةٗ مِّن سِجِّيلٍ

(73) എന്നിട്ട് (അവർ) ഉദയവേള യിലായിരിക്കെ (ആ) ഘോരശബ്ദം അവരെ പിടികൂടി. (74) അങ്ങനെ, അതിന്റെ ധ ആ രാജ്യത്തിന്റെ പ ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി ധ തലകീ ഴായി മറിച്ചു പ ; അവരുടെ മേൽ (ചൂ ളവെക്കപ്പെട്ട) ഇഷ്ടികക്കല്ല് നാം വർഷിപ്പിക്കുകയും ചെയ്തു. (73) അപ്പോൾ (എന്നിട്ട്) അവരെ പിടിച്ചു(പിടികൂടി) ഘോരശ ബ്ദം (അവർ) ഉദയവേളയിലായികൊണ്ട് (74) എന്നിട്ട് (അങ്ങനെ) നാം ആക്കി അതിന്റെ മേൽഭാഗം, ഉപരിഭാഗം അതിന്റെ താഴ്ഭാഗം നാം വർഷിപ്പിക്കുകയും ചെയ്തു അവരുടെ മേൽ കല്ല് ചൂളക്ക ല്ലിൽ നിന്ന്, ഇഷ്ടികയാലുള്ള. ലൂത്വ് നബി(അ)യും, അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിന്റെ കുടുംബവും ഒഴി ച്ചുള്ള ജനത മുഴുവനും നശിപ്പിക്കപ്പെട്ടു. പ്രസ്തുത സംഭവത്തിന്റെ ചുരുക്കമാണ് അല്ലാഹു ഇവിടെ വിവരിച്ചത്. വിശദ വിവരത്തിന് (80-84), ഹൂദ് (77-83) എന്നീ സൂറത്തുകളും, സൂഃ (160-174) മറ്റും നോക്കുക. ആ സംഭവത്തെ ചൂണ്ടി കൊണ്ട് അല്ലാഹു പറയുന്നു:-
15:75–78

إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡمُتَوَسِّمِينَ

وَإِنَّهَا لَبِسَبِيلٖ مُّقِيمٍ

إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ

Passage continues through verse 15:78.

(75) നിശ്ചയമായും, ലക്ഷണം ഗ്രഹിക്കുന്നവർക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്. (76) നിശ്ചയമായും അത് ധ ആ രാജ്യം പ (സ്ഥിരമായി) നിലകൊ വഴിയിൽ തന്നെയാണ് താനും (77) നിശ്ചയമായും, അതിൽ സത്യവിശ്വാസികൾക്ക് ഒരു ധ മഹ ത്തായ പ ദൃഷ്ടാന്തമുണ്ട്. (75) നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ തന്നെ ലക്ഷണം ഗ്രഹിക്കുന്നവർക്ക് (76) നിശ്ചയമായും അത് (ആകുന്നു താനും) ഒരു വഴിയിൽ തന്നെയാണ് (താനും) നിലനിൽക്കുന്ന(സ്ഥിര മായി നിലക്കൊള്ളുന്ന). (77) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാ ന്തം സത്യവിശ്വാസികൾക്ക്. ലക്ഷണങ്ങളിൽ നിന്നും അടയാളങ്ങളിൽ നിന്നും കാര്യങ്ങൾ മനിലാക്കി യഥാർത്ഥം ഗ്രഹിക്കുന്ന ആളുകൾക്ക് പൊതുവെയും, സത്യവിശ്വാസികൾക്ക് പ്രത്യേ കവും ആ ജനതക്ക് നേരിട്ട ശിക്ഷാ സംഭവത്തിൽ നിന്ന് പാഠം പഠിക്കുവാനുണ്ട്. ആ രാജ്യം അവരുടെ സ്ഥിരമായ ഒരു യാത്രാ മാർഗത്തിലായത്കൊണ്ട് അവർക്ക് ആ സംഭവത്തിന്റെ ലക്ഷണങ്ങൾ കണ്ടറിയാവുന്നതാണ് എന്ന് സാരം. മക്കാ പരിസര പ്രദേ ശങ്ങളിൽ നിന്ന് ശാമിലേക്ക് കച്ചവടയാത്രകൾ നടത്തുക അറബികളുടെ പതിവാണ ല്ലോ. ലൂത്വ് (അ) ന്റെ രാജ്യമായിരുന്ന സദൂം(സോദോം) രാജ്യങ്ങൾ ആ യാത്രാ മാർഗത്തി ലാണുള്ളത്. അവതരണ കാലത്ത് അറബികൾക്ക് അത് സുപരിചിതമായിരു ന്നു. ബഹ്റുൽ (ചാവുകടൽ), ( ലൂത്വ്കടൽ) എന്നൊക്കെ പറയപ്പെടുന്ന തടാകത്തിൽ ലയിച്ചു നശിച്ച ആ രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ ആ യാത്ര കളിൽ അവർ കാണാറുമുണ്ടായിരുന്നു. (ബഹ്ർ ആ രാജ്യങ്ങളെയും സംബ ന്ധിച്ച സൂഃ ശേഷമുള്ള വ്യാഖ്യാക്കുറിപ്പ് നോക്കുക) ഇബ്നു ജരീർ, തിർമിദി(റ) മുതലായവർ നിവേദനം ചെയ്ത ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു; സത്യവിശ്വാസിയുടെ ലക്ഷണം നിങ്ങൾ സൂക്ഷിച്ചുകൊള്ളുവീൻ. കാരണം, അവൻ അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് നോക്കുന്നത്. പിന്നീട് നബി ˜ ഈ 75-ാം വചനം ഓതുകയും ചെയ്തു. ഈ അർത്ഥ ത്തിലുള്ള രിവായത്തുകൾ വേറെയും കാണാം. ധ 7 8 പ നി ശ്ച യ മാ യും , "ഐകത്തി'ന്റെ (മരക്കാവിന്റെ) ആൾക്കാരും അക്രമികൾ തന്നെയാ യിരുന്നു.
15:79

فَٱنتَقَمۡنَا مِنۡهُمۡ وَإِنَّهُمَا لَبِإِمَامٖ مُّبِينٖ

(79) എന്നിട്ട് നാം അവരോട് ശിക്ഷാ നടപടിയെടുത്തു. അത് രണ്ടും ധ ലൂത്വിന്റെ രാജ്യവും സ്പഷ്ടമായ ഒരു തുറായ മാർഗത്തിൽ തന്നെയാകുന്നു താനും. (78) നിശ്ചയമായും ആയിരുന്നു മരക്കാവുകാർ, ഐക ത്തിന്റെ ആൾക്കാർ അക്രമികൾ തന്നെ. (79) എന്നിട്ട് നാം ശിക്ഷാ നടപടിയെടുത്തു അവരോട് നിശ്ചയമയും അത് രണ്ടും ഒരു പിന്തുട രപ്പെടുന്ന (തുറായ) മാർഗത്തിലാണ് സ്പഷ്ടമായ. (ഐകത്ത്) എന്നാൽ വൃക്ഷങ്ങൾ തിങ്ങി നിൽക്കുന്ന മരക്കാവ് എന്നർത്ഥം. മദ്യനിന്റെ അയൽ പക്കത്തുള്ള ഒരു സ്ഥലമായിരുന്നു അത്. അവിടത്തെ നിവാസിക ളാണ് (ഐകത്തുകാർ) കൊണ്ട് വിവക്ഷ. അവരിലേക്ക് റസൂലായി നബി (അ) അയക്കപ്പെട്ടിരുന്ന വിവരവും, ആ ജനത സ്വീകരിച്ച നയവും, ഹൂദിലും, മറ്റും കൂടുതൽ വിശദമായി വിവരിക്കപ്പെട്ടി ട്ടുണ്ട്. ആ സ്ഥലവും തന്നെ മക്കാ മുശ്രിക്കുകൾ ശാമിലേക്ക് പോകാറുള്ള വഴിയിലാ ണുള്ളത്. അത്കൊണ്ടാണ് ആ രണ്ട് സ്ഥലവും സ്പഷ്ടമായ ഒരു തുറായ മാർഗ ത്തിലുള്ളതാണെന്ന് പറഞ്ഞത്. (ഇമാമ്) എന്നാൽ മുമ്പിലുള്ളത് എന്നത്രെ സാക്ഷാൽ വാക്കർത്ഥം. നേതാവ്, മുമ്പൻ, മാതൃക, തുറന്നവഴി എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ സന്ദർഭം പോലെ അത് ഉപയോഗിക്കപ്പെടും. വിഭാഗം - 6
15:80–84

وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ

وَءَاتَيۡنَٰهُمۡ ءَايَٰتِنَا فَكَانُواْ عَنۡهَا مُعۡرِضِينَ

وَكَانُواْ يَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتًا ءَامِنِينَ

Passage continues through verse 15:84.

(80) തീർച്ചയായും, ഹിജ്റിലെ ആൾക്കാൾ മുർസലുകളെ വ്യാജമാ ക്കുകയുണ്ടായി. (81) അവർക്ക് നമ്മുടെ ദൃഷ്ടാ ന്തങ്ങൾ നാം നൽകുകയും ചെയ്തു; എന്നിട്ട് അവർ അവയെക്കുറിച്ച് തിരിഞ്ഞുകളയുന്നവരായിരുന്നു. (82) നിർഭയരായ നിലയിൽ, മല കളിൽ നിന്നും അവർ (പാറ) വെട്ടി ത്തുരന്ന് വീടുകളുണ്ടാക്കുകയും ചെയ്തിരുന്നു. (83) അങ്ങനെ, (അവർ) പ്രഭാത വേളയിലായിരിക്കെ അവരെ ഘോര ശബ്ദം പിടികൂടി. (84) എന്നാൽ, അവർ (പ്രവർത്തി ച്ചു) സമ്പാദിച്ചുവെച്ചിരുന്നത് അവർക്ക് ഉപകരിച്ചില്ല. (80) തീർച്ചയായും വ്യാജമാക്കിയിട്ടുണ്ട്, കളവാക്കുകയുണ്ടായി ഹിജ്റിലെ ആൾക്കാർ മുർസലു(റസൂലു)കളെ, ദൂതൻമാരെ (81) അവർക്ക് നാം നൽകുകയും ചെയ്തു നമ്മുടെ ദൃഷ്ടാന്തങ്ങളെ എന്നിട്ട് അവരായിരുന്നു അവയെക്കുറിച്ച് തിരിഞ്ഞുകളയുന്ന (അ വഗണിക്കുന്ന)വർ (82) അവർ ആയിരുന്നു താനും അവർ(വെട്ടി) തുരന്നുണ്ടാക്കും മലകളിൽനിന്ന് വീടുകളെ നിർഭയരായ നില യിൽ (83) അങ്ങനെ (എന്നിട്ട്) അവരെ പിടികൂടി ഘോരശബ്ദം പ്രഭാതവേളയിലായിരിക്കെ (84) എന്നിട്ട് ധന്യമാക്കിയില്ല (തടു പര്യാപ്തമാക്കിയില്ല അവർക്ക്, അവരിൽ നിന്ന് വരായിരുന്നത് അവർ സമ്പാദിക്കും സ്വാലിഹ് നബി(അ)യുടെ രാജ്യമാണ് ഹിജ്ർ. മദീനക്കും തബൂക്കിനും ഏറെ കുറെ മദ്ധ്യത്തിലാണത് സ്ഥിതി ചെയ്യുന്നത്. അവിടത്തെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം വിഗ്രഹാരാധകരായിരുന്നു. ഇവരെയും ഇവർക്ക് ബാധിച്ച ശിക്ഷയെയും സംബന്ധിച്ച് ഹൂദ്, മുതലായ സൂറത്തുകളിൽ കൂടുതൽ വിവരം മുമ്പ് കഴിഞ്ഞ് പോയിട്ടുണ്ട്. ഹിജ്റിനെപ്പറ്റി സൂഃ കൂടുതൽ വിവരം കണാം. വിശദ വിവരങ്ങൾക്ക് അവിടങ്ങളിൽ നോക്കുക.
15:85–86

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّۗ وَإِنَّ ٱلسَّاعَةَ لَأٓتِيَةٞۖ فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِيلَ

إِنَّ رَبَّكَ هُوَ ٱلۡخَلَّـٰقُ ٱلۡعَلِيمُ

(85) ആകാശങ്ങളെയും, ഭൂമി യെയും, അവ രണ്ടിനുമിടയി ലുള്ളതിനെയും (ന്യായമായ) കാര്യ ത്തോട് കൂടി അല്ലാതെ നാം സൃഷ്ടി ച്ചിട്ടില്ല നിശ്ചയമയും, അന്ത്യ സമയം വരു ന്നതും തന്നെയാകുന്നു. ആകയാൽ (നബിയേ) നീ സുന്ദരമായ വിട്ടു വീഴ്ച ചെയ്തു കൊള്ളുക (86) നിശ്ചയമായും, നിന്റെ റ∫് തന്നെയാണ് സർവ്വ സ്രഷ്ടാവും സർവ്വജ്ഞനുമായുള്ളവൻ (85) നാം സൃഷ്ടിച്ചിട്ടില്ല ആകാശങ്ങളെ ഭൂമിയെയും ആ രണ്ടിനുമിടയിലുള്ളതിനെയും ന്യായപ്രകാരം (കാര്യമനുസരിച്ച് - മുറപ്രകാരം) അല്ലാതെ നിശ്ചയമായും അന്ത്യസമയം വരുന്നത് തന്നെ അതിനാൽ നീ വിട്ടു വീഴ്ച്ച ചെയ്യുക വിട്ടു വീഴ്ച്ച ഭംഗി യായ, സുന്ദരമായ (86) നിശ്ചയമായും നിന്റെ റ∫് അവൻ(തന്നെ) (സർവ്വ) സ്രഷ്ടാവ് (സർവ്വ) ജ്ഞാനി ഈ ആകാശ ഭൂമികളും അവയിലുള്ള ചരാചര വസ്തുക്കളുമൊക്കെ നീതിയുക്തവും, വ്യവസ്ഥാപിതവുമായ ചില ലക്ഷ്യങ്ങളോടുകൂടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മിഥ്യയായിട്ടോ, വിനോദമായിട്ടോ സൃഷ്ടിച്ചുണ്ടാക്കിയതല്ല. അത്കൊണ്ടാണ് മേൽ വിവ രിച്ചതുപോലെയുള്ള സമുദായങ്ങൾ തങ്ങളുടെ ദുർനടപ്പുകളിൽ നിന്ന് വിരമിക്കു വാൻ തയ്യാറാകാതിരുന്നപ്പോൾ അവരുടെ മേൽ ചില ശിക്ഷാ നടപടികൾ എടുക്കപ്പെ ട്ടത്. അതുപോലെ, അല്ലാഹുവിന്റെ നീതി നിയമങ്ങളെ ധിക്കരിക്കുന്ന ഈ ജനതയുടെ മേലും അല്ലാഹു അവന്റെ നടപടികൾ എടുക്കുക തന്നെ ചെയ്യും . അവസാനം എല്ലാവ രുടെയും ചെയ്തികളെ സവിസ്തരം പരിശോധിച്ചു തക്ക നടപടികളെടുക്കുന്ന ഒരു ദിവസം വരാനിരിക്കുന്നു. ആകയാൽ, ഇപ്പോൾ ഈ സത്യ നിഷേധികളുടെ നേരെ നയപൂർവ്വം വിട്ടുവീഴ്ച്ച സ്വീകരിച്ചു കൊള്ളുക. ആ സമയം വരുമ്പോൾ അല്ലാഹു വേണ്ടത് ചെയ്തു കൊള്ളും. എല്ലാം സൃഷ്ടിച്ചുണ്ടാക്കിയവനും, എല്ലാ കാര്യവും വേണ്ടതു പോലെ അറിയുന്നവനും അവനാണല്ലോ, എന്ന് സാരം. സൂഃ സ്വാദിൽ അല്ലാഹു പറയുന്നു; ആകാശവും ഭൂമിയും അവയുടെ ഇടയിലുള്ളതും നാം നിരർത്ഥമായി സൃഷ്ടിച്ചിട്ടില്ല. അത് അവിശ്വസിച്ചവരുടെ ധാരണയത്രെ. ആക യാൽ, അവിശ്വസിച്ചവർക്ക് നരകമാകുന്ന നാശം! (38:27). സൂഃ പറ യുന്നു: അപ്പോൾ, നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചതാണെന്നും, നിങ്ങൾ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയോ?!. (23:115). സൂഃ ദുഖാ നിൽ പറയുന്നു: (ന്യായമായ) കാര്യത്തോടു കൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. എങ്കിലും, അവരിൽ അധികമാളുകളും അറിയുന്നില്ല. (44:38,39)
15:87

وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ

(87) (നബിയേ) തീർച്ചയായും നിനക്ക് നാം, ആവർത്തിത (വചന) ങ്ങളിൽ നിന്നുള്ള ഏഴെണ്ണം നൽകി യിട്ടുണ്ട്. മഹത്തായ (നൽകിട്ടുണ്ട്). (87) തീർച്ചയായും നാം നിനക്ക് നൽകിയിട്ടുണ്ട് ഏഴ് (എണ്ണം) ആവർത്തിതങ്ങളിൽ നിന്ന്, ആവർത്തിക്കപ്പെടുന്നവയിൽപെട്ട ക്വുർ ആനും മഹത്തായ ആവർത്തിത വചനങ്ങളിൽ നിന്നുള്ള ) കൊണ്ട് വിവക്ഷ ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ബലവത്തായ ചില നബി വചനങ്ങളും അതിന് തെളിവ് നൽകുന്നു. അബൂ ബ്നുൽ (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിച്ച ഹദീഥിൽ ഇപ്രകാരം വ ന്നിരിക്കുന്നു: താൻ പള്ളിയിൽ നിന്ന് പുറത്ത് പോകും മുമ്പ് ഏറ്റവും മഹ ത്തായ സൂറത്ത് ഞാൻ തനിക്ക് പഠിപ്പിച്ചു തരാമെന്ന് റസൂൽ എന്നോട് പറഞ്ഞു. തിരു മേനി പള്ളിയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ചപ്പോൾ, ഞാൻ ചെന്നു അത് ഓർമപ്പെ ടുത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു: (സാരം: അൽഹംദുലില്ലാഹി റ∫ിൽ എന്നുള്ളതാണ് - അഥവാ ആ സൂറത്താകുന്നു. അതത്രെ, ഏഴ് ആവർത്തിത വചനങ്ങളും, മഹത്തായ എന്ന് പറഞ്ഞത്.) അബൂഹുറയ്റഃ(റ)യിൽനിന്ന് അഹ്മദ്, ബുഖാരി (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ നബി˜ ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: (ഉമ്മുൽ ഏഴ് ആവർത്തിത വച നങ്ങളും എന്ന് പറഞ്ഞത്) ഉമ്മുൽ എന്നത് സൂറത്തുൽ ഫാതിഹഃയുടെ പേരുകളിൽ പെട്ടതാണെന്നുള്ളത് പ്രസിദ്ധമാണ്. ഒന്നാമത്തെ ഹദീ ഥിൽ സൂറത്തുൽ ഫാതിഹഃയുടെ ഒന്നാമത്തെ വചനം എടുത്തു പറഞ്ഞും, രണ്ടാമത്തെ ഹദീഥിൽ അതിന്റെ ഒരു പേരെടുത്തു പറഞ്ഞും കൊണ്ട് അതാണ് ഏഴ് ആവർത്തിത വചനങ്ങൾ എന്ന് നബി വ്യക്തമാക്കിയിരിക്കുന്നു. സൂറത്തുൽ ഫാതിഹഃ ഏഴു വചനങ്ങളാണെന്നും , അത് നമസ്കാരത്തിലും മറ്റുമായി വളരെയധികം ആവർത്തി ക്കപ്പെടാറുള്ള സൂറത്താണെന്നും പറയേണ്ടതില്ല. ( ഇത് സംബന്ധമായ പല വിവര ങ്ങളും സൂറഃ ഫാതിഹഃയുടെ വ്യാഖ്യാനത്തിൽ മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട് ) ആവർത്തിതങ്ങളായ കൊണ്ടുദ്ദേശ്യം ആദ്യത്തെ ഏഴു വലിയ സൂറത്തുകൾ ആണെന്നും, നിയമങ്ങൾ, ഉപദേശ ങ്ങൾ, ചരിത്രങ്ങൾ തുടങ്ങിയ ഏഴുതരം വിഷയങ്ങളാണെന്നും മറ്റും വേറെയും ചില അഭിപ്രായങ്ങൾ കാണാം. എങ്കിലും മേലുദ്ധരിച്ചത് പോലെയുള്ള ചില ഹദീഥുകൾ നിലവിലുള്ള സ്ഥിതിക്ക് അവക്ക് പിൻബലം കാണുന്നില്ല. നബി ˜ നൽകിയ ഈ അനുഗ്രഹത്തെ ഒർമപ്പെടുത്തിയ ശേഷം തുടർന്നു കൊണ്ട് ചില ഉപദേശങ്ങളും നബി ˜ അല്ലാഹു നൽകുന്നു:-
15:88

لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ

(88) അവരിൽ ധ അവിശ്വാസിക ളിൽ പ നിന്നുള്ള പല തരക്കാർക്കും നാം സുഖഭോഗം നൽകിയിട്ടുള്ളതി ലേക്ക് നീ നിന്റെ കണ്ണുകളെ നീട്ടിപ്പോകരുത് (ദൃഷ്ടിവെക്കരുത്) . അവരെപ്പറ്റി നീ വ്യസനിക്കുകയും അരുത്. സത്യ വിശ്വാസികൾക്ക് നിന്റെ പക്ഷം നീ താഴ്ത്തിക്കൊടു ക്കുകയും ധ അവരോട് മയത്തിൽ പെരുമാറുകയും പ ചെയ്തു കൊള്ളുക. (88) നീ നീട്ടുകയും ചെയ്യരുത് നിന്റെ കണ്ണുകളെ(ദൃഷ്ടിയെ) യാതൊന്നിലേക്ക് അത്കൊണ്ട് നാം സുഖം നൽകി പലതര ക്കാർക്ക് അവരിൽനിന്ന് നീ വ്യസനിക്കുകയും ചെയ്യരുത് അവരെ പ്പറ്റി, അവരുടെ പേരിൽ നീ താഴ്ത്തുകയും ചെയ്യുക നിന്റെ ചിറക്, പക്ഷം സത്യവിശ്വാസികൾക്ക് മൂന്ന് ഉപദേശങ്ങളാണ് അല്ലാഹു ഈ വചനം മുഖേന നബി ˜ നൽകിയിരി ക്കുന്നത്. (1) അവിശ്വാസികളിൽപ്പെട്ട പലതരക്കാരായ ആളുകൾക്കും നൽകപ്പെട്ടിട്ടുള്ള സുഖ സൗകര്യങ്ങളിലേക്ക് കണ്ണുവെക്കുകയും ശ്രദ്ധ കൊടുക്കുകയും ചെയ്യരുത്. അഥവാ, അതിനെക്കാൾ എത്രയോ ഉത്തമവും ഉന്നതവുമായ അനുഗ്രഹമാണ് ഏഴു ആവർത്തിത വചനങ്ങളും മുഖേന തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് താൽപര്യം. ഈ ഉപദേശം പ്രത്യക്ഷത്തിൽ നബിയോടാണെന്നുവെച്ച് നബി˜ ഐഹിക സുഖ സൗകര്യ ങ്ങളിൽ ശ്രദ്ധ പതിക്കാറുണ്ടായിരുന്നുവെന്ന് ധരിക്കേണ്ടതില്ല. യഥാർത്ഥത്തിൽ, സത്യ വിശ്വാസികളെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ഉപദേശം. അബൂബക്ർ (റ) ഇപ്രകാരം പറ ഞ്ഞതായി രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു: "ആർക്കെങ്കിലും നൽകപ്പെട്ടി രിക്കുകയും, എന്നിട്ട് തനിക്ക് നൽകപ്പെട്ടിട്ടുള്ളതിനെക്കാൾ ശ്രേഷ്ഠമായ വല്ലതും ദുൻയാവിൽ നിന്ന് മറ്റാർക്കെങ്കിലും നൽകപ്പെട്ടിരിക്കുന്നതായി അവൻ കാണുകയും ചെയ്യുന്ന പക്ഷം, അവൻ വമ്പിച്ചതും, വമ്പിച്ചതിനെ ക്കിതീർത്തു. ഏതാണ്ട് ഇതേ അർത്ഥത്തലുള്ള ഒരു രിവായത്ത് സുഫ്യാനുബ്നു ഉയയ്ന(റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (2) അവിശ്വാസികളെക്കുറിച്ച് - അവർ വിശ്വസിക്കാത്തതിനെപ്പറ്റി - വ്യസനിക്കരു ത്. അഥവാ അവർക്ക് സത്യോപദേശങ്ങളും ദൃഷ്ടാന്തങ്ങളും വെച്ച് കാട്ടിയിട്ടും അവർ അവിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിൽ വ്യാകുലപെടേണ്ടതില്ല. അവർ വിശ്വ സിക്കുകയാണെങ്കിൽ വിശ്വസിക്കട്ടെ എന്ന് വെച്ചാൽമതി എന്ന് സാരം (3) സത്യ വിശ്വാസികളായ ആളുകളോട് ചിറക് താഴ്ത്തണം. അഥവാ അവരോട് വളരെ മയത്തിലും നയത്തിലും വാത്സല്യപൂർവ്വം പെരുമാറണം എന്നുദ്ദേശ്യം. ഈ വിഷയത്തിൽ നബി˜ ലോകത്തിന് ഉത്തമ മാതൃക നൽകിട്ടുണ്ടെന്നുള്ളതും, അവിടുത്തെ സ്വഭാവ ഗുണങ്ങളെപ്പറ്റി പല വചനങ്ങളിലും അല്ലാഹു തന്നെ വളരെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളതും പ്രസിദ്ധമാണല്ലോ. കണ്ണുവെക്കുക, ദൃഷ്ടിവെക്കുക എന്നൊക്കെ മലയാളത്തിൽ പറയപ്പെടാറുള്ളത് പോലെ ഒരു പ്രയോഗമാണ് അറബിയിലെ (കണ്ണുനീട്ടൽ) എന്ന പ്രയോഗം . ശ്രദ്ധിക്കുക, ആഗ്രഹം വെച്ചുകൊണ്ട് നോക്കുക എന്നൊക്കെയാണതുകൊണ്ടുദ്ദേശി ക്കുന്നത് ക്ല ത്തച (ചിറക് -അഥവാപക്ഷംതാഴ്ത്തുക) എന്ന പ്രയോഗത്തിന്റെ ഉഗ്ഗവം, പക്ഷികൾ അവയുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യം നിമിത്തം അവക്ക് ചിറകുകൾ വിടർത്തി താഴ്ത്തികൊടുത്തുകൊണ്ട് അവയെ ചിറകിനുള്ളിൽ ഒതുക്കി അണച്ചുകൂട്ടാറുള്ളതിൽ നിന്നാകുന്നു. വത്സല്യപൂർവ്വം അലിവോടും മയത്തോടുംകൂടി പെരുമാറുക എന്ന അലങ്കാരാർത്ഥത്തിൽ അത് ഉപയോഗിക്കപ്പെട്ടുവരുന്നു.
15:89–91

وَقُلۡ إِنِّيٓ أَنَا ٱلنَّذِيرُ ٱلۡمُبِينُ

كَمَآ أَنزَلۡنَا عَلَى ٱلۡمُقۡتَسِمِينَ

ٱلَّذِينَ جَعَلُواْ ٱلۡقُرۡءَانَ عِضِينَ

(89) (നബിയേ) പറയുകയും ചെയ്യുക: ഞാൻ തന്നെ യാണ് സപഷ്ടമായ താക്കീതു കാരൻ. (90) (അതെ) ഭാഗിച്ചെടുത്തവ രുടെ മേൽ നാം അവതരിപ്പിച്ചതു പോലെ (ത്തന്നെ):- (91) (അതായത്) പല (ഭിന്നമായ) അംശങ്ങളാക്കിയവ രുടെ (മേൽ) (89) നീ പറയുകയും ചെയ്യുക നിശ്ചയമായും ഞാൻ തന്നെ താക്കീതു( മുന്നറിയിപ്പു) കാരൻ സ്പഷ്ടമായ (90) നാം അവതരി പ്പിച്ചതുപോലെ ഭാഗിച്ചെടുത്തവരുടെ മേൽ (91) യാതൊരു കൂട്ട രുടെ (മേൽ) അവർ ആക്കി പല അംശങ്ങൾ, ഭാഗങ്ങൾ (മുക്വ്തസിമീൻ) എന്ന വാക്കിന് നാം പരിഭാഷയിൽ കാണിച്ചതുപോലെ, എന്നും, (പ്രവാചകൻമാരെ കളവാക്കുന്ന വിഷയത്തിലും മറ്റും) അന്യോന്യം സത്യം ചെയ്തവർ എന്നും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. രണ്ടായാലും അങ്ങിനെ വിശേഷിപ്പിക്കപ്പെട്ടവർ ആരാണെന്നതിലും അവർ പല അംശങ്ങളാക്കി ) എന്ന വാക്യത്തിന്റെ താൽപര്യത്തിലും വ്യാഖ്യാതാക്കൾക്കി ടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണാം. കൂടാതെ ഈ 90-ാം വചനം വിഷയ പരമായി നോക്കുമ്പോൾ, അതിന്റെ നേരെമുമ്പുള്ള വചനത്തോട് ബന്ധപ്പെട്ടു നിൽക്കു ന്നതാണോ, അതല്ല; 87-ാം വചനത്തോട് ബന്ധപ്പെട്ടുകൊണ്ടുള്ളതൊണോ എന്നതിലും അഭിപ്രായ വ്യത്യാസം കാണാം. ഇക്കാരണങ്ങളാൽ ഈ വചനങ്ങൾ ഒന്നിലധികം പ്രകാ രത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അവയിൽ ഏതെങ്കിലും ഒന്നിനെ ബലവത്തായി സ്വീകരിക്കത്തക്ക തെളിവുകൾ കാണുന്നുമില്ല. മേൽ സൂചിപ്പിച്ച വ്യാഖ്യാനങ്ങളിൽ വെച്ച് കൂടുതൽ വ്യക്തമായി തോന്നുന്ന വ്യാഖ്യാ നത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: തങ്ങളുടെ താൽപര്യങ്ങൾക്ക് യോജിക്കുന്ന ഭാഗ ങ്ങളെ സ്വീകരിക്കുകയും, യോജിക്കാത്ത ഭാഗങ്ങളെ നിഷേധിക്കുകയും ചെയ്തുകൊണ്ട് ഭിന്ന ഭാഗങ്ങളാക്കി അംശീകരിച്ച വേദക്കാർക്ക് തൗറാത്തും ഇൻജീലും മുമ്പ് അവതരിപ്പിച്ചു കൊടുത്തിരുന്നത് പോലെ തന്നെ നിനക്ക് - നബി തിരുമേനി ˜ ഏഴു ആവർത്തിത വചനങ്ങളും അവതരിപ്പിച്ചു തന്നിരിക്കുന്നു. ഈ വ്യാഖ്യാന പ്രകാരം 90-ാം വചനവും, 87-ാം വചനവും തമ്മിലായിരിക്കും വിഷയപര മായി ബന്ധപ്പെട്ടു നിൽക്കുന്നത്. ഇടക്കുള്ള രണ്ട് വചനങ്ങളും ഇടവാക്യങ്ങളു ( )മായിരിക്കുന്നതാണ്. നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനത്തിന്റെ സാരം ഇങ്ങിനെയാകുന്നു:- "എന്റെയും, എന്നെ നിയോഗിച്ച കാര്യത്തിന്റെയും ഉപമ ഇങ്ങിനെയുള്ള ഒരാളുടെ മാതിരിയാകുന്നു: അയാൾ അയാളുടെ ജനങ്ങളുടെ അടു ക്കൽ ചെന്ന് ഞാൻ (നമ്മെ ആക്രമിക്കുവാൻ വരുന്ന) സൈന്യത്തെ എന്റെ കണ്ണു കൊണ്ട് കണ്ടിരിക്കുന്നു; ഞാൻ നന്മനായ ( ) താക്കീതുകാരനാണ് : അതുകൊണ്ട് രക്ഷാ മാർഗം എന്നിങ്ങനെ അവരോട് പറഞ്ഞു. എന്നിട്ട് ഒരു വിഭാഗം ആളുകൾ അവനെ അനുസരിച്ചു രാത്രി തന്നെ സാവധാനം സ്ഥലം വിട്ടുപോയി രക്ഷപ്പെട്ടു. ഒരു വിഭാഗം ആളുകൾ അവനെ വ്യാജമാക്കി. അവർ സ്ഥലം വിടാതിരുന്നു. അങ്ങിനെ , പ്രഭാതത്തിൽ സൈന്യം വന്നു അവരെ നശിപ്പിച്ചു. ഇതാണ് , എന്നെ അനുസരിക്കു കയും ഞാൻ കൊണ്ടുവന്നതിനെ പിൻപറ്റുകയും ചെയ്തവരുടെയും എന്നോട് അനു സരണക്കേട് കാണിക്കുകയും ഞാൻ കൊണ്ടു വന്ന യാഥാർത്ഥ്യത്തെ വ്യാജമാക്കുകയും ചെയ്തവരുടെയും ഉപമ'.(ബു; മു) ( ) ഗൗരവമേറിയ വസ്റ്റ ആപസ്ഥിനെത്ഥുറിൺും ശക്തിപൂഹ്ലണ്ണം ജനങ്ങൾത്ഥ് പര സ്യമായ താത്ഥീത് നണ്ണകുവാൻ ചെസ്റ്റുങ്ക ആളുകൾ വസ്ത്രങ്ങളഴിൺു നഗ്നമായ നിലയിണ്ണ വിളിൺു പറയുക മുൻകാലസ്ഥ് പതിവുയിരുങ്കു. ക്രമേണ കഹ്ലശനമായ താത്ഥീത് നണ്ണകുങ്കവഹ്ല എങ്ക അഹ്ലക്കസ്ഥിണ്ണ "നഗ്നനായ താത്ഥീതുകാരൻ.' എങ്ക് ( )പറയപ്പെടുങ്കു.
15:92–96

فَوَرَبِّكَ لَنَسۡـَٔلَنَّهُمۡ أَجۡمَعِينَ

عَمَّا كَانُواْ يَعۡمَلُونَ

فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ

Passage continues through verse 15:96.

(92) എന്നാൽ,നിന്റെ റ∫ിനെത്ത ന്നെയാണ(സത്യം)! തീർച്ചയായും, അവരോട് മുഴുവനും നാം ചോദി ക്കുക തന്നെ ചെയ്യും:- (93) അവർ പ്രവർത്തിച്ചുകൊണ്ടി രിക്കുന്നതിനെപ്പറ്റി. (94) ആകയാൽ, (നബിയേ) നിന്നോട് കൽപിക്കപ്പെടുന്നതിനെ നീ (പരസ്യമായി) ഉറക്കെ പ്രഖ്യാപി ച്ചുകൊള്ളുക! മുശ്രിക്കു ധ ബഹുദൈ വവിശ്വാസി പ കളിൽ നിന്ന് നീ തിരിഞ്ഞു കളയുകയും ചെയ്യുക. (95) നിശ്ചയമായും നിനക്ക് (ഈ പരിഹാസക്കാരെ നാം തടുത്തു തന്നിരിക്കുന്നു ധ അവരുടെ ഉപദ്രവം നിനക്ക് ഫലിക്കുകയില്ല. പ (96) അതെ, അല്ലാഹുവിനോട് കൂടി വേറെ ആരാധ്യനെ ഏർപ്പെടു ത്തുന്നവരെ. എന്നാൽ, വഴിയെ അവർ അറിഞ്ഞുകൊള്ളുന്നതാണ്! (92) എന്നാൽ നിന്റെ റ∫ിനെ തന്നെ നിശ്ചയമായും നാം അവ രോട് ചോദിക്കുക തന്നെ ചെയ്യും മുഴുവനും, എല്ലാവരോടും (93) അവർ ആയിരുന്നതിനെപ്പറ്റി അവർ പ്രവർത്തിക്കും (94) ആകയാൽ നീ ഉറക്കെ(പരസ്യമായി) പ്രഖ്യാപനം ചെയ്യുക നിന്നോട് കൽപിക്കപ്പെടുന്ന തിനെ നീ തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക മുശ്രിക്കുകളെപ്പറ്റി (95) നിശ്ചയമായും നാം നിനക്ക് തടുത്തു തന്നിരി ക്കുന്നു പരിഹസിക്കുന്നവരെ (96) ആക്കുന്നവരായ അല്ലാഹുവോട്കൂടി വേറെ ഇലാഹിനെ (ആരാധ്യനെദൈവത്തെ ) ന്നാൽ വഴിയെ അവർ അറിയും, അവർക്കറിയാം ആ നിഷേധികൾ ചെയ്തു കൂട്ടുന്ന പ്രവൃത്തികളെപ്പറ്റിയെല്ലാം നാം ചോദ്യം ചെയ്യാതെ വിടുകയില്ല . അവർ എന്ത് നിലപാട് കൈകൊണ്ടിരുന്നാലും ശരി, അല്ലാഹു നൽകുന്ന സന്ദേശങ്ങളെ പരസ്യമായി പ്രഖ്യാപനം ചെയ്തുകൊള്ളണം. അവരുടെ എതിർപ്പുകളെ അവഗണിച്ചു തള്ളുകയേ വേണ്ടൂ. ആ പരിഹാസങ്ങളിൽ നിന്നുണ്ടാ കുന്ന ഉപദ്രവങ്ങളൊന്നും ഭയപ്പെടേണ്ടതില്ല. അതെല്ലാം അല്ലാഹു തടുത്തു കൊള്ളുകയും. അതിൽ നിന്ന് രക്ഷ നൽകുകയും ചെയ്തുകൊള്ളും. എന്നൊക്കെ അല്ലാഹു നബിയെ അറിയിക്കുന്നു. അവസാനം, ആ പരിഹാസകർ അവരുടെ പരിഹാ സത്തിന്റെ ഫലം അറിയാറാകുമെന്ന് കടുത്ത ഒരു താക്കീതും നൽകുന്നു. പ്രവാ ചകത്വത്തിന്റെ ആദ്യ ഘട്ടത്തിൽ സ്വകാര്യമായിട്ടായിരുന്നു നബി ˜ ജനങ്ങളിൽ പ്രബോ ധനം നടത്തിയിരുന്നത്. സത്യവിശ്വാസികളായി തീർന്നവർ അവരുടെ നമസ്കാരം പോലും രഹസ്യമായിട്ടായിരുന്നു നടത്തിവന്നിരുന്നത്. ഈ വചനങ്ങൾ അവതരിച്ച തോടെ തിരുമേനി പരസ്യമായി പ്രബോധനം ആരംഭിച്ചു. നബി ˜ യെയും, കുറിച്ച് പരിഹാസം പതിവാക്കിയ പലരും മുശ്രിക്കുകളിൽ ഉണ്ടായിരുന്നു. അവരിൽ പലരുടെയും പേരുകളും അവരുടെ ചെയ്തി കളും ചരിത്ര ഗ്രമ്ലങ്ങളിൽ നിന്നു മറ്റുമായി പൊതുവെ അറിയപ്പെട്ടതുമാകുന്നു. വലീ ദുബ്നു മുഗീറഃ, അസ്വദുബ്നു അബ്ദിയഗൂഥ്, അസ്വദുബ്നു അബ്ദിൽ മുത്ത്വലിബ് , ഹർഥുബ്നു ത്വലാത്വിലഃ മുതലായവർ അവരിൽ മുൻപന്തി യിൽ നിൽക്കുന്നവരായിരുന്നു. ഇവരുടെയെല്ലാം അവസാനമുണ്ടായത് കേവലം സാധാ രണങ്ങളല്ലാത്ത ചില കാരണങ്ങളെ തുടർന്നുണ്ടായ ദുർമരണങ്ങളായിരുന്നുവെന്നതും പ്രസ്താവ്യമാണ്. നടന്നു പോകുമ്പോൾ ഒരു അമ്പിൻമുന കാലിൽ തട്ടുക, കാലിൽ മുള്ളു കുത്തുക, മൂക്കിലൂടെ ചലം വരുക, കണ്ണിൽ കരട് വീണു കാഴ്ച നശിക്കുക, മലം ഛർദ്ദിക്കുക മുതലായ ഓരോ കാരണങ്ങളായിരുന്നു അവരുടെ മരണങ്ങൾക്ക് ഇട യാക്കിയെതെന്ന് പല രിവായത്തുകളിലും കാണാവുന്നതാകുന്നു, നേതാക്കളുടെ ഉപദ്ര വത്തിന് ഭംഗം നേരിടുന്നതോടെ സാധാരണക്കാരെക്കൊണ്ടുള്ള ശല്യവും കുറയുമല്ലോ.
15:97–99

وَلَقَدۡ نَعۡلَمُ أَنَّكَ يَضِيقُ صَدۡرُكَ بِمَا يَقُولُونَ

فَسَبِّحۡ بِحَمۡدِ رَبِّكَ وَكُن مِّنَ ٱلسَّـٰجِدِينَ

وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ

(97) തീർച്ചയായും, നാം അറിയു ന്നുണ്ട്. അവർ പറഞ്ഞുവരുന്ന ത്കൊണ്ട് നിന്റെ നെഞ്ച് (ഹൃദയം) ഞെരുങ്ങി പോകുന്നുവെന്ന്. (98) ആകയാൽ, നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് നീ തസ്ബീഹ് ധ സ്തോത്ര കീർത്തനം പ നടത്തികൊ ള്ളുക. നീ "സുജൂദ്' ധ സാഷ്ടാംഗ നമ സ്കാരം പ ചെയ്യുന്നരുടെ കൂട്ടത്തിലാ യിരിക്കയും ചെയ്യുക. (99) നിനക്ക് (ആ) ഉറപ്പ് (മരണം) വന്നെത്തുന്നതുവരേക്കും നിന്റെ റ∫ിനെ നീ ആരാധിക്കുകയും ചെയ്യുക. (97) തീർച്ചയായും നാം അറിയുന്നുണ്ട് നീ എന്ന് ഞെരു ങ്ങുന്നു, ഇടുങ്ങിപോകുന്നു(വെന്ന്) നിന്റെ നെഞ്ച് (ഹൃദയംമന്) അവർ പറയുന്നത് കൊണ്ട്, പറയുന്നതിനാൽ (98) അതിനാൽ (എന്നാൽ) നീ തസ്ബീഹ് ചെയ്യുക, സ്തോത്രകീർത്തനം നടത്തുക സ്തുതിയോടെ നിന്റെ റ∫ിന്റെ, റ∫ിനെ നീ ആയിരിക്കുകയും ചെയ്യുക സൂജൂദ് ചെയ്യുന്ന വരിൽപ്പെട്ട(വൻ) (99) നീ ആരാധിക്കുകയും ചെയ്യുക നിന്റെ റ∫ിനെ നിനക്ക് വരുന്നതുവരെ ഉറപ്പ് (മരണം) പരിഹാസകരുടെ ശല്യം തീർത്തു കൊടുക്കുമെന്ന് കഴിഞ്ഞ വചനങ്ങളിൽ വാഗ്ദാനം ചെയ്തശേഷം , മറ്റൊരു സമാധാന സന്ദേശം കൂടി നബി ˜ അല്ലാഹു നൽകുന്നു. അവരുടെ ശല്യവും നിഷേധവും കാരണം കുറേ മനഃപ്രയാസവും ബുദ്ധിമുട്ടും തനിക്കു ണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് നമുക്കറിയാം. അതിനെപ്പറ്റി പരിഭവിക്കുകയോ, വിഷാ ദിക്കുകയോ വേണ്ടതില്ല. അല്ലാഹുവിന് തസ്ബീഹ് (സ്തോത്ര കീർത്തനം), ഹംദ്(സ്തുതി കീർത്തനം), സുജൂദ് (സാഷ്ടാംഗ നമസ്കാരം) മുതലായവ അനുഷ്ഠിച്ചുകൊണ്ട് കാര്യ ങ്ങൾ അല്ലാഹുവിൽ അർപ്പിച്ചുകൊള്ളുക. എല്ലാം അല്ലാഹു ശുഭകരമായി കലാശി പ്പിച്ചുതരും എന്ന് സാരം . അവസാനമായി മരണം വരെയും അല്ലാഹുവിന്റെ ആരാധന നിലനിറുത്തണമെന്നും നബി ˜ യെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. (യക്വീൻ) എന്ന വാക്കിന് ഉറപ്പ്, ദൃഢത , ഉറച്ച വിശ്വാസം എന്നൊക്കെയാണ് ഭാഷാർത്ഥം. മരണമാണിവിടെ ഉദ്ദേശ്യം. ആർക്കും ഒരു സംശയവുമില്ലാത്ത കാര്യമാ ണല്ലോ മരണം. പൊതുവിൽ എല്ലാ വ്യാഖ്യാതാക്കളുടെയും അഭിപ്രായവും അത് തന്നെ. നിന്നും ഹദീഥിൽ നിന്നും ഇതിന് തെളിവും ഉദ്ധരിക്കപ്പെടു ന്നു. നരകവാസികൾ നരകത്തിൽ വെച്ച് ഇങ്ങനെ വിലപിക്കുന്നതായി അല്ലാഹു ഉദ്ധരി ച്ചിരിക്കുന്നു: (ഞങ്ങൾക്ക് ഉറപ്പ് വരുന്നത് വരെ ഞങ്ങൾ പ്രതിഫല ദിവസത്തെ വ്യാജമാക്കികൊണ്ടിരിക്കുകയായിരുന്നു) (74: 46,47) ഉഥ്മാനുബ്നു ർൾഞ്ചങ്കല ർസ്ലഞ്ഞഷ്ടഥ ) മരണമടഞ്ഞപ്പോൾ ഉമ്മുൽ നബി ˜ യും തമ്മിൽ നടന്ന ഒരു സംഭാഷണത്തിൽ നബി ˜ പറഞ്ഞു: " "എന്നാൽ, അദ്ദേഹത്തിന് ഉറപ്പ് വന്നു കഴി ഞ്ഞു. ഞാൻ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുകയും ചെയ്യുന്നു.' ' (ബു) ഇവിടങ്ങളിൽ ഉറപ്പ് കൊണ്ട് വിവക്ഷ മരണം തന്നെയാണെന്ന് വ്യക്തമാണല്ലോ. ഭാക്ഷാർത്ഥത്തെ അടിസ്ഥനാമാക്കി ഉറപ്പായ അറിവും വിശ്വാസവും ലഭിക്കുന്നത് വരെ മാത്രമേ നമസ്കാരം മുതലായ ആരാധനാ കർമങ്ങൾ നിർവഹിക്കേണ്ടതുള്ളൂ വെന്നും ഉറപ്പായ അറിവും വിശ്വാസവും ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആവശ്യമില്ലെന്നും സ്വൂഫിവേഷധാരികളായ ചില സ്വാർത്ഥികൾ ഇൗ അവസാന വചനത്തെ ആസ്പദ മാക്കി സമർത്ഥിക്കാറുണ്ട്. ഇത് യഥാർത്ഥത്തിൽ ഇസ്ലാമിൽ നിന്നുതന്നെയുള്ള ഒരു വ്യതിയാനമത്രെ. അല്ലാഹുവിന്റെ പ്രവാചകൻമാരാണല്ലോ ഏറ്റവും ഉറപ്പായ അറിവും വിശ്വാസവുമുള്ളവർ. എന്നിട്ടുപോലും അവരാരും ആരാധനാ കർമങ്ങൾ ഉപേക്ഷിച്ചി രുന്നില്ലെന്ന് മാത്രമല്ല, മറ്റൊരെക്കാളും കൂടുതൽ കർശനം അതിൽ സ്വീകരിക്കുകയാ യിരുന്നു അവർ ചെയ്തിരുന്നത്. അത്രയുമല്ല, അറിവും വിശ്വാസവും വർദ്ധിക്കും തോറും അല്ലാഹുവിന്റെ വിധി വിലക്കുകൾ പാലിക്കുന്നതിലും, ആരാധനാ കർമങ്ങൾ നിർവ്വ ഹിക്കുന്നതിലും കൂടുതൽ നിഷ്കർഷ പാലിക്കുകയാണുണ്ടാവുക. അതാണ് വേണ്ടതും, ഉറപ്പ് വരുക എന്ന് പറഞ്ഞതിന്റെ അർത്ഥം മനഃസാക്ഷിക്ക് ബോധ്യം വരുക എന്നാ ണെന്നും ഇപ്പോൾ ചിലർ പ്രസ്താവിച്ചു കാണുന്നു. വിശദീകരണ വേളയിൽ ചിലപ്പോൾ ഇതിന് എന്തെങ്കിലും ന്യായീകരണം കണ്ടേക്കുമെങ്കിലും പലപ്പോഴും ഇൗ അർത്ഥം സ്വീകരിക്കുന്നത് അപകടകരവും സത്യ വിരുദ്ധവുമായിട്ടാണ് അനുഭവപ്പെടുക. മേലു ദ്ധരിച്ച വചനത്തിലും, നബി വചനത്തിലും മരണം എന്നല്ലാതെ - ഇൗ രണ്ടർത്ഥങ്ങളും - ശരിയാകാത്ത സ്ഥിതിക്ക് ഇവിടെയും ഉറപ്പുകൊണ്ട്ദ്ദേശ്യം മരണമാണെന്ന് വെക്കുവാൻ അറിവും വിശ്വാസവും മനഃസാക്ഷിയും ഉള്ളവരാരും മടി ക്കുവാൻ കാരണമില്ലതാനും റസൂൽ ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ(റ) ഉദ്ധരിക്കുന്നു: അടിയാൻ അവന്റെ റ∫ിനോട് ഏറ്റവും അടുപ്പമുള്ളവനായിരിക്കുന്നത് അവൻ സുജൂദ് ചെയ്തുകൊണ്ടി രിക്കുമ്പോഴായിരിക്കും. അപ്പോൾ നിങ്ങൾ പ്രാർത്ഥന അധികരിപ്പിക്കുവീൻ. (മു) ഹുദൈ ഫഃ(റ) പറയുന്നു: നബി ˜ വല്ല വിചാരവും (ദുഃഖവും) ബാധിച്ചാൽ, അവിടുന്ന് നമസ്കരിക്കുമായിരുന്നു(ദാ) മരണം വരെ അല്ലാഹുവിനെ ആരാധിക്കുകയും, തസ്ബീ ഹ്, ഹംദ്, സുജൂദ് മുതലായ പുണ്യകർമങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന സജ്ജന ങ്ങളിൽ അല്ലാഹു നമ്മെയും ഉൾപെടുത്തി അനുഗ്രഹിക്കട്ടെ. 79/4/1 വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ജി ന്നുകളെയോ പിശാചുകളെയോ സംബന്ധിച്ച് പ്രസ്താവിക്കുന്ന പല വചനങ്ങളും ദുർവ്യാഖ്യാനം ചെയ്യുവാനും, അതുവഴി മുസ്ലിംകളിൽ പല ആശയക്കു ഴപ്പങ്ങൾ സൃഷ്ടിക്കുവാനും ചില തൽപരകക്ഷികൾ മുതിരുന്നത് കാണാം. ഇതിന്റെ പിന്നിലു ള്ള പ്രധാന കാരണം, അവർ"ജിന്നി'നെയും, "ശൈത്വാ'നെയും നിഷേധിക്കുന്ന താണ്. അതുകൊണ്ട് ജിന്നിനെയും ശൈത്വാനെയും കുറിച്ച് ഇസ്ലാമിന്റെ പ്രമാണ ങ്ങൾ എന്ത് പറയുന്നുവെന്ന് മനിലാക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. എല്ലാവർക്കും സുപരിചിതമായ രണ്ട് വാക്കുകളാണ് ജിന്നും, ശൈത്വാനും. നമ്മുടെ ബാഹ്യ ദൃഷ്ടിക്ക് അതീതമായ ഒരുതരം അദൃശ്യസൃഷ്ടികളാണ് അവരെന്ന് പരക്കെ അറിയപ്പെട്ടതാണ്. ഹദീഥിലും മതഗ്രമ്ലങ്ങളിലും അവരെപ്പറ്റി പലതും പ്രസ്താവിച്ചിട്ടുമുണ്ട്. പക്ഷേ, യുക്തിവാദികൾക്കും, ഭൗതിക വാദികൾക്കും അതൊന്നും ബാധകമല്ലാത്തതുകൊണ്ട് കേവലം അദൃശ്യങ്ങളായ ജിന്ന്, ശൈത്വാൻ മുതലായ പല തിനെയും അവർ നിഷേധിക്കുന്നതിൽ അൽഭുതമില്ല. അവരുടെ നിഷേധത്തെ ന്യായീക രിക്കുവാൻ മത പ്രമാണങ്ങളെ വ്യാഖ്യാനിച്ചു ബുദ്ധിമുട്ടേണ്ടുന്ന ആവശ്യവും അവർക്കി ല്ല. എന്നാൽ , മതമൂല്യങ്ങളിലും വിശ്വസിക്കുന്ന ചിലർപോലും അവയെ നിഷേധിക്കുകയും ,അതിനുവേണ്ടി മത പ്രമാണങ്ങളെ വളച്ചുതിരിച്ചു വ്യാഖ്യാനിക്കു കയും, അവഗണിക്കുകയും ചെയ്യുന്നതിലാണ് അൽഭുതം. മതമൂല്യങ്ങളിലുള്ള വിശ്വാസക്കുറവും, ഭൗതിക ചിന്താഗതിയുമാണ് വാസ്തവത്തിൽ ഇതിന് കാരണം. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനും, വഴിപിഴപ്പിക്കുവാനും ഇവരുടെ പ്രക്രി യകളാണ് കൂടുതൽ കാരണമായിത്തീരുന്നത്. ഇവരുടെ സംസാരം ഇസ്ലാമിന്റെ പേരിലായിരിക്കുമല്ലോ. ബാഹ്യേന്ദ്രിയങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയാത്ത കാര്യങ്ങളെ യുക്തികൊണ്ടോ, ശാസ്ത്രംകൊണ്ടോ മനിലാക്കുവാനും, സ്ഥാപിക്കുവാനും സാധ്യമല്ല. ദൈവികവും, വൈദികവുമായ മാർഗദർശനങ്ങൾ മുഖേന മാത്രമെ അതിന് സാധിക്കുകയുള്ളൂ. അതു കൊണ്ട് സ്വർഗം, നരകം, പരലോകം, ആത്മാവ്, ജിന്ന്, മലക്ക് ആദിയായവയെക്കുറിച്ചും, അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനിലാക്കുവാൻ മുസ്ലിംകളെ സംബ ന്ധിച്ചിടത്തോളം - അല്ലാഹുവിന്റെ വചനങ്ങളും , അവന്റെ റസൂൽ മുഖേന ലഭിക്കുന്ന ജിന്നും ശൈത്വാനും ( ) വ്യാഖ്യാനക്കുറിപ്പ് വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും അറിവുകളും മാത്രമാണ് അവലംബം. ഇൗ രണ്ടിൽ നിന്നും എന്തെല്ലാം മനിലാക്കു വാൻ കഴിയുമോ അതിനപ്പുറം മറ്റൊരു അഭിപ്രായം ഉണ്ടായിരിക്കുവാൻ മുസ്ലിംകൾക്ക് പാടില്ല. അവയിൽ നിന്ന് നേർക്കുനേരെ വ്യക്തമായതിനെ മറ്റു പ്രകാരത്തിൽ വ്യാഖ്യാ നിക്കുവാനും പാടില്ല. വാക്കർത്ഥം (ജീംനൂൻനൂൻ) എന്നീ മൂന്നക്ഷരങ്ങൾ ചേർന്നതാണ് "ജിന്ന്' ( ) എന്ന പദം. ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു മറവ്-ഉൾക്കൊള്ളുന്ന അർത്ഥങ്ങളായിരിക്കും ഇൗ അക്ഷരങ്ങളിൽ നിന്നുഗ്ഗവിക്കുന്ന മിക്കവാറും എല്ലാ പദങ്ങൾക്കും ഉണ്ടായിരിക്കുക. അറബി നിഘണ്ടുകൾ പരിശോധിച്ചാൽ ഇത് മനി ലാക്കാം. ചില ഉദാഹരണങ്ങൾ നോക്കുക: - (അതിനെ: മറച്ചു); (രാത്രി: ഇരുട്ടുമൂടി); (അതിൽ നിന്ന്: മറഞ്ഞു); (മറ) ഞ ,ള്ളട്ടക്കഠ പ്ലര യ്യല (എല്ലാറ്റിൽ നിന്നും മറക്കപ്പെട്ടത്, ക്വബ്ർ, ക്വബ്റിൽ അടക്കം ചെയ്യപ്പെട്ടവർ, ഗർഭാശയത്തിലെ ശിശു); (ഭൂമിയെ മറച്ചു കളയുമാറ് മരങ്ങളുള്ള തോട്ടം) നിഘണ്ടുവായ "മുഫ്റദാത്തുറാഗിബി'ൽ ഇങ്ങിനെ പറയുന്നു: ("ജൻന്' എന്നതിന്റെ സാക്ഷാൽ അർത്ഥം ബാഹ്യേന്ദ്രി യങ്ങളിൽ നിന്ന് വസ്തുക്കളെ മറക്കുക എന്നാകുന്നു.) പ്രസിദ്ധ അറബി നിഘണ്ടു വായ "ക്വാമൂസി'ലും ഇൗ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ജിന്ന് വർഗത്തിന് " ജിന്ന്' എന്ന് പേർ വരുവാൻ കാരണം ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നതാണ്. എനി , "ജിന്ന്'( )എന്ന വാക്കിന് നിഘണ്ടുകളിലുള്ള അർത്ഥങ്ങൾ കാണുക: 1. മനുഷ്യൻ എന്നതിന്റെ എതിരിൽ ബാഹ്യേന്ദ്രിയങ്ങളിൽനിന്ന് മറഞ്ഞുനിൽക്കുന്ന ആത്മീയജീവികൾ. 2. ചില ആത്മീയ ജീവികൾ. 3. മനുഷ്യർക്കും ആത്മാക്കൾക്കും ഇടക്കുള്ളതായി കരുതപ്പെടുന്ന ഒരു സൃഷ്ടി. 4.പിശാച്. 5. രാക്ഷസൻ. 6.ഭൂതം. 7.കുല ദേവൻ. 8. ദേവത. 9. മനുഷ്യന്റെ വിപരീതമായ "ജിന്ന്'. ( ) ഇങ്ങിനെയുള്ള അർത്ഥങ്ങ ളല്ലാതെ, മനുഷ്യരിൽപ്പെട്ട ഏതെങ്കിലും ഒരു വിഭാഗത്തിന് " ജിന്ന്' എന്ന വാക്ക് ഉപ യോഗിക്കാമെന്ന് കാണിക്കുന്ന ഒരു അർത്ഥവും നിഘണ്ടുകളിൽ കാണുന്നില്ല. "ജിന്ന് ജിന്നത്ത്' ( ) എന്നീ വാക്കുകളും ഇൗ അർത്ഥങ്ങളിൽ വരുന്ന പര്യായപദങ്ങ ളാകുന്നു. "ശൈത്വാൻ' ( ) എന്ന വാക്കിന് നിഘണ്ടുകളിലെ അർത്ഥങ്ങൾ: 1. ( ) ആദ്യത്തെ രണ്ടും " മുഫ്റദാത്തി'ലും , മൂന്നാമത്തേത് " മുൻജിദിലും ' ബാക്കി " "ക്വാമൂസുൽ അസ്വ്രീ'യിലും കാണാം. ഇവക്കു പുറമെ "മലക്കുകൾ' എന്ന ഒരു അർത്ഥംകൂടി "ക്വാമൂസിൽ' കാണുന്നു. "മുഫ്റദാത്തി'ന്റെ വാചകം ഇതാണ്: "മുൻജിദി'ലെ വാചകം ഇതാണ് വാക്കുകൾ: ഠവല ങലി ) എന്നും, ക്വാമൂസുൽ-അസ്വ്രിയി'ൽ: എന്നുമാണ്. വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ദുരാത്മാവ്. 2. മനുഷ്യരിലോ, ജിന്നിലോ, ജീവികളിലോ, ഉള്ള ദുഷിച്ച ധിക്കാരശീലൻ. 3. സർപ്പം. 4. അന്മിയാൽ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി. 5. ഭൂതം, പിശാച്, ചെകു ത്താൻ, രാക്ഷസൻ, സാത്താൻ മുതലയവയാണ്. ( ) മേൽ കണ്ട അർത്ഥങ്ങ ൾ പരിശോധിക്കുമ്പോൾ താഴെ പറയുന്ന സംഗതികൾ മനിലാക്കുവാൻ കഴിയും: 1. ജിന്നും മനുഷ്യനും രണ്ട് പ്രത്യേക വർഗങ്ങളാണ്. 2. ജിന്ന് വർഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണ് ശൈത്വാൻ. എല്ലാ ജിന്നും ശൈത്വാനല്ല. 3. മനു ഷ്യരിൽ ദുഷിച്ചവർക്കും - ഇതരജീവികളിൽ ദുഷിച്ചവർക്ക് തന്നെയും - ശൈത്വാൻ എന്ന് പറയപ്പെടും. ഇത് ഒരു ഉപമാലങ്കാര പ്രയോഗമാണ്താനും. ( ) 4. മനുഷ്യന്റെ ബാഹ്യേന്ദ്രിയങ്ങളാൽ കണ്ടെത്തുവാൻ കഴിയാത്ത വർഗമാണ് ജിന്നും ശൈത്വാനും . കൂടുതൽ വിവരം താഴെ നിന്ന് മനിലാക്കാം. ജിന്നും മനുഷ്യരും വെവ്വേറെ വർഗങ്ങൾ സൂറത്തുർറഹ്മാനിൽ അല്ലാഹു പറയുന്നു: " "സാരം : ചൂളമണ്ണ് പോലെ മുട്ടിയാൽ "ചലചല' ശബ്ദമു ണ്ടാക്കുന്ന ഉണങ്ങിയ കളിമണ്ണിൽ നിന്ന് അവൻ - അല്ലാഹു - മനുഷ്യനെ സൃഷ്ടിച്ചു പുക കലരാത്ത തനി അന്മിയിൽ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു.' ' (14, 15) സൂറഃഹിജ്റിൽ പറയുന്നു: " "സാരം: മണത്തിൽ മാറ്റം വന്നു കറുത്തതും "ചലചല' ശബ്ദമുണ്ടാക്കുന്നതുമായ മണ്ണിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുണ്ട്. രോമക്കുത്തുകളിൽകൂടി കടന്നു ചെല്ലുന്ന അത്യുഷ്ണമായ അന്മിയാൽ മുമ്പ് ജിന്നിനെയും നാം സൃഷ്ടിച്ചിരിക്കുന്നു.' ' (26, 27) ഇബ്ലീസ് ആദം നബി(അ)ക്ക് സൂജൂദ് ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ആക്ഷേപി ച്ചപ്പോൾ അവൻ പറഞ്ഞതായി സൂറഃ സ്വാദിൽ ഇങ്ങിനെ പ്രസ്താവിക്കുന്നു: " "ഞാൻ അവനെക്കാൾ ഉത്തമനാകുന്നു. നീ എന്നെ അന്മിയാൽ സൃഷ്ടിച്ചിരിക്കുന്നു. അവനെ കളിമണ്ണിനാലും നീ സൃഷ്ടിച്ചിരി ക്കുന്നു.' ' (76) മനുഷ്യനും ജിന്നും ഉഗ്ഗവത്തിൽ തന്നെ രണ്ട് പ്രത്യേക വർഗങ്ങളാ ണെന്നും, ആകൃതിയിലും പ്രകൃതിയിലുമെല്ലാം അവർ വ്യത്യസ്തമായിരിക്കുമെന്നും ഉള്ളതിന് ഇതിലധികം തെളിവ് ഒരു മുസ്ലിമിന് എനി ആവശ്യമുണ്ടോ?! എങ്കിലും, ഏത് തെളിവ് കണ്ടാലും ജിന്ന് എന്നൊരു പ്രത്യേക വർഗത്തെ സമ്മതി ( ) "മുഫ്റദാത്ത്' , "ക്വാമൂസ്' , "മുൻജിദ്,'ക്വാമൂസ് അസ്വ്രി' മുതലായവ നോക്കുക. ( ) "മുഫ്റദാത്തിൽ ഇങ്ങിനെ കാണാം: - ("ഇഫ്രീത്ത് ' എന്നാൽ കടുത്ത ദുഷ്ടനായ ജിന്നാ ണ്. മനുഷ്യന് "ശൈത്വാൻ' എന്ന വാക്ക് കടമെടുക്കുന്നത്പോലെസാദൃശ്യാല ങ്കാരരൂപത്തിൽ പറയുന്നത്പോലെ - ആ വാക്ക് അവനും കടമെടുക്കാറുണ്ട്.) ധീര നായ മനുഷ്യന് ധൈര്യത്തിൽ സിംഹത്തോടുള്ള സാദൃശ്യം മനിൽ വെച്ചു കൊണ്ട് "അവൻ സിംഹമാണ്' ( ) എന്ന് പറയും പോലെയുള്ള ഉപമാലങ്കാര പ്രയോഗ ത്തിനാണ് (കടമെടുക്കൽ) എന്ന് പറയുന്നത്. വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ക്കുവാൻ തയ്യാറില്ലാത്തവർ, ഇതിനൊരു പ്രതിവിധി കണ്ടുപിടിച്ചത് ഇതാണ് 37 ൽ മനുഷ്യൻ ധൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു( ) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ, ധൃതി( ) യാകുന്ന പദാർത്ഥത്തിൽ നിന്ന് സൃഷ്ടി ച്ചു എന്നല്ലധൃതിയാകുന്ന സ്വഭാവത്തോടു കൂടിസൃഷ്ടിച്ചു അത്പോലെ, അന്മിയുടെ കാഠിന്യവും, മണ്ണിന്റെ പാകതയുമാണത്രെ ഇൗ ആയത്തുക ളിലും ഉദ്ദേശ്യം! അഥവാ അന്മി എന്നാൽ കാഠിന്യവും, മണ്ണ് എന്നാൽ പാകതയും!! അന്മിയും, കളിമണ്ണും പദാർത്ഥങ്ങളാണെന്നും, ധൃതി ഒരു സ്വഭാവ ഗുണമാണെന്നു മുള്ള വ്യത്യാസം ദുർവ്യാഖ്യാനത്തിന്റെ വെമ്പലിൽ ഇവർ മറന്നു പോയിരിക്കുകയാ ണ്. ഒന്നിലധികം സ്ഥലത്ത് അല്ലാഹു മനുഷ്യനെ മണ്ണിനാൽ സൃഷ്ടിച്ചിരിക്കുന്നുവെന്ന് ആവർത്തിച്ചു പറയുകയും, ഒരു സ്ഥലത്ത് മാത്രം ധൃതിയാൽ സൃഷ്ടിക്കപ്പെട്ടുവെന്ന് പറയുകയും ചെയ്ത സ്ഥിതിക്ക് -"മണ്ണി'നെ"പാകത'യും "തീയിനെ "കാഠിന്യവുമാക്കി മാറ്റുന്നതിന് പകരം -"ധൃതിയെ' "മണ്ണാ'ക്കി വ്യാഖ്യാനിക്കുകയായിരുന്നില്ലേ ന്യായം?! ഇൻസും , ജിന്നും ( )തമ്മിൽ "നാടൻകാടൻ' എന്നും, "പരിഷ്കൃതൻ-അപരിഷ്കൃതൻ' എന്നുമൊക്കെ പറയാറു ള്ളതുപോലെ , ഒരേ വർഗത്തിൽ (മനുഷ്യരിൽ) പെട്ട രണ്ട് വിഭാഗക്കാരാണ് "ഇൻസും ജിന്നും' എന്നാണിവരുടെ വാദം. അഥവാ, പരസ്പരം ഇണങ്ങിയും സമ്പർക്കം പുലർത്തിയും വരുന്ന വിഭാഗക്കാർ ഇൻസും, മലമ്പ്രദേശങ്ങളിലോ മറ്റോ ഒറ്റപ്പെട്ടു ജീവി ക്കുന്ന വിഭാഗക്കാർ മാത്രം ജിന്നും! അറബി ഭാഷയിലോ നിഘണ്ടുകളിലോ ഇവരുടേ തല്ലാത്ത സാഹിത്യങ്ങളിലോ ഇപ്പറഞ്ഞതിന് യാതൊരു തെളിവുമില്ല. നേരെമറിച്ചാണ് തെളിവുള്ളത്. നോക്കുക: 1. മനുഷ്യൻ, ജിന്നിന്റെ എതിര്, ജിന്നും മലക്കും അല്ലാത്തവൻ, മനുഷ്യ വർഗം എന്നി ങ്ങനെയല്ലാതെ-"നാടനെ'ന്നോ, "പരിഷ്കൃതെന'ന്നോ വരത്തക്കയാതൊരർത്ഥവും "ഇൻസ്' എന്ന വാക്കിന് നിഘണ്ടുകളിൽ കാണുന്നില്ല. ( ) 2. " ഇൻസി'ന് മനുഷ്യൻ എന്നർത്ഥമായതുകൊണ്ട് മാത്രമാണ് അതിന്റെ എതിരിൽ " ജിന്ന്' എന്ന വാക്ക് ഉപയോഗപ്പെടുന്നത്. അല്ലാതെ അതിന് "നാടനെ'ന്നോ, "പരി ഷ്കൃതനെ'ന്നോ മറ്റോ അർത്ഥമുള്ളത്കൊണ്ടല്ല. "ഇൻസി'ലെ മുന്നക്ഷരങ്ങളായ ( ക്ലട ർ യിൽ നിന്നുഗ്ഗവിക്കുന്ന മറ്റേതെങ്കിലും പദങ്ങൾക്ക്, "ജിന്ന്' എന്നതിലുള്ള എന്നീ അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന പദങ്ങൾ എതിർപദ ( )ങ്ങളായി വരുന്നി ല്ല. ക്ലഠ വ എന്നീ അക്ഷരങ്ങളിൽ നിന്നുള്ള പദങ്ങളായിരിക്കും എതിർപദങ്ങളായി വരുക. ദുർല്ലഭമായി ദ്ദ ർ യിൽ നിന്നുള്ള പദങ്ങളും ചിലപ്പോൾ വന്നേക്കും. നിഘണ്ടുക ളിലെ ഉദാഹരണങ്ങളിൽ നിന്ന് ഇത് മനിലാക്കാവുന്നതാണ്. ചില നിഘണ്ടുകളിൽ ( ) "ഇൻസ്' എന്ന വാക്കിന് അർത്ഥം നിഘണ്ടുകളിൽ കൊടുക്കുന്നതിങ്ങനെയാണ്: ങമിസശിറ, ഠവല ങമി, ങമിസശിറ വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ഇൗ സംഗതി പ്രത്യേകം എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ( ) അറബി വാക്കുകൾക്ക് ഇതര ഭാഷകളിൽ അർത്ഥം കൊടുക്കുന്ന ചില നിഘണ്ടുകളിൽ, "ജിന്ന്, ഇൻസ്, വഹ്ശ്' എന്നീ വാക്കുകൾക്ക് കൊടുത്തിട്ടുള്ള അർത്ഥങ്ങൾ പരിശോധിച്ചാലും ഇൗ വസ്തുത വ്യക്തമാകും. ചുരുക്കി പറഞ്ഞാൽ, ബാഹ്യേന്ദ്രിയങ്ങളാൽ കണ്ടെത്തപ്പെടാത്ത ഒരു പ്രത്യേക വർഗം ജീവികൾക്കാണ് "ജിന്ന്', ജാന്ന്, ജിന്നത്ത്, ജിന്നിയ്യ്' എന്നീ പദങ്ങൾ ഉപയോഗിക്കപ്പെ ടുന്നത്. ഇവയുടെ എതിരിൽ മനുഷ്യൻ എന്ന അർത്ഥത്തിന് "ഇൻസ്, ബശർ,ഇൻസാൻ, ഇൻസിയ്യ്' എന്നും ഉപയോഗിക്കും. മനുഷ്യരുമായി ഇണക്കവും സമ്പർക്കവുമില്ലാത്ത വർക്ക് "വഹ്ശ്' മുതവഹ്ഹിശ്, വഹ്ശിയ്യ് ' എന്നും, ഇവയുടെ വിപരീതാർത്ഥങ്ങളിൽ "ഉൻസ്', അനീസ് , ഉൻസിയ്യ്' എന്നുമാണ് ഉപയോഗിക്കപ്പെടുക. ഇൗ കുറിപ്പ് ദീർഘിച്ചു പോകുമെന്ന് കരുതി കൂടുതൽ വിശദീകരിക്കുന്നില്ല. ( മനുഷ്യരെ സംബന്ധിച്ചിടത്തോളം, ജിന്ന്വർഗവും , മലക്കുകളും ഒരുപോലെ അദൃശ്യങ്ങളാകകൊണ്ട് ചില നിഘണ്ടുക ളിൽ " ജിന്ന് ' എന്നതിന് മലക്കുകളും കൂടി ഉൾപ്പെടുന്ന അർത്ഥം നൽകിയിട്ടുള്ളത് സൂറഃ സ്വാഫ്ഫാത്ത് 158 ന്റെ വിവരണത്തിൽ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) ജിന്നിനെയും ശൈത്വാനെയും സംബന്ധിച്ച ചില പ്രസ്താവനകൾ താഴെ കാണുന്ന വാക്യങ്ങൾ ഓർമിക്കുക:- " ആദമിന്റെ മക്കളേ, നിങ്ങളുടെ മതാപിതാക്കൾക്ക് അവരുടെ നന്മത കാണിക്കുവാ നായി അവരുടെ വസ്ത്രം അവരിൽ നിന്ന് നീക്കി ശൈത്വാൻ (പിശാച്) സ്വർഗത്തിൽ നിന്ന് അവരെ പുറത്താക്കിയതുപോലെ നിങ്ങളെ അവൻ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ . നിശ്ചയമായും അവനും , അവന്റെ കൂട്ടുകാരും, നിങ്ങൾ അവരെ കാണാത്ത വിധം നിങ്ങളെ(ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവർക്ക് ശൈത്വാൻമാരെ നാം മിത്രങ്ങളാക്കി - അഥവാ കാര്യകർത്താക്കളാക്കി -യിരിക്കുന്നു.(സൂ റഃ : 27) ( ) ക്വാമൂസിൽ എന്നും; മുൻജിദിൽ എന്നും എന്നും കാണാം. ഈ മൂന്ന് ധാതുക്ക ളിൽ നിന്ന് വരുന്ന ക്രിയാ രൂപങ്ങളുടെ അർത്ഥം ഇപ്രകാരമായിരിക്കും: (മ റച്ചു); (ഇണങ്ങി) (കാട്ടു ജീവിയെപ്പോലെയായി). വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും "ആദമിന് സൂജൂദ് ചെയ്യുവിൻ' എന്നു നാം മലക്കുകളോട് പറഞ്ഞപ്പോൾ അവർ സുജൂദ് ചെയ്തു; ഇബ്ലീസ് ഒഴികെ. അവൻ ജിന്നിൽപെട്ടവനായിരുന്നു. അങ്ങനെ, അവൻ തന്റെ റ∫ിന്റെ കൽപനയെ ധിക്കരിച്ചു. എന്നിരിക്കെ, എന്നെ വിട്ടു അവനെയും അവന്റെ സന്തതികളെയും നിങ്ങൾ കാര്യകർത്താക്കൾ - അഥവാ മിത്രങ്ങൾ - ആക്കു കയോ?! അവരാകട്ടെ, നിങ്ങൾക്ക് ശത്രുക്കളുമാണ്.( അൽകഹ്ഫ് : 50) "ഞങ്ങളിൽ -ജിന്നുകളിൽ - ഉള്ള വിഡ്ഢികൾ അല്ലാഹുവിന്റെ പേരിൽ കടുത്ത അനീതി പറയാറുണ്ടായിരുന്നു.' ഞങ്ങളിൽ നല്ലവരുമുണ്ട്, അല്ലാത്തവരുമുണ്ട്സ്ല.. ഞങ്ങളിൽ മുസ്ലിംകളുമുണ്ട്, നീതി കെട്ടവരുമുണ്ട്. (ഇൗ മൂന്ന് വാക്യങ്ങൾ ജിന്നുകൾ നബി ˜ യിൽ നിന്ന് കേട്ടശേഷം അവർ ചെയ്ത പ്രസ്താവനകളുടെ കൂട്ട ത്തിൽ അല്ലാഹു സൂറത്തുൽ ജിന്നിൽ ഉദ്ധരിച്ചതാണ്) ഇൗ മൂന്ന് വാക്യങ്ങളിൽ നിന്നുമായി താഴെ പറയുന്ന കാര്യങ്ങൾ തുറന്ന ഹൃദയമുള്ള ഏതൊരാൾക്കും മനിലാക്കാം: (1) മനുഷ്യരെല്ലാം ആദമിന്റെയും മക്കളായിരിക്കെ, "ആദമിന്റെ മക്കളേ' എന്ന് വിളിച്ചുകൊണ്ടും, "നിങ്ങളുടെ മതാപിതാക്കളെ പുറത്താക്കിയതുപോലെ' എന്ന് അനുസ്മരിപ്പിച്ചുകൊണ്ടും ശൈത്വാനെക്കുറിച്ചും, ശൈത്വാൻമാരെക്കുറിച്ചും ഒന്നാമത്തെ ആയത്തിൽ അല്ലാഹു താക്കീത് ചെയ്യുന്നു. അപ്പോൾ, മനുഷ്യരും ശൈത്വാൻമാരും ഒരു വർഗത്തിൽപ്പെട്ടവരാകുവാൻ നിവൃത്തിയില്ല. (2) ആദ്യം"ശൈത്വാൻ' ( ) എന്ന് ഏകവചനമായി പറഞ്ഞത് ഇബ്ലീസിനെയും , പിന്നീട് ശൈത്വാൻമാർ എന്ന് പറഞ്ഞത് അവനെയും അവന്റെ കൂട്ടുകാരെയും ഉദ്ദേശിച്ചാണ്. അവരെല്ലാം ഒരേ വർഗവുമാണ്. (3) മനുഷ്യവർഗത്തിന്റെ ജനയിതാക്കളായ ആദമും സന്തതികൾ ജനിക്കുന്നതിന് മുമ്പുള്ള - കാലത്ത് തന്നെ ശൈത്വാൻമാർ ഉണ്ടാ യിരുന്നു. എന്നിരിക്കെ, അവരും മനുഷ്യരും ഒരു വർഗമായിരിക്കുന്ന പ്രശ്നമില്ല. (4) ഇബ്ലീസാകുന്ന ശൈത്വാനെപ്പറ്റി അവൻ ജിന്നിൽപെട്ടവനാണ് ( ) എന്ന് പറഞ്ഞിരിക്കകൊണ്ട് മറ്റു ശൈത്വാൻമാരും ജിന്നിൽപെട്ടവരാണെന്ന് വരുന്നു. (5) ജിന്ന് വർഗം ഒന്ന് വേറെതന്നെയാണന്ന് മാത്രമല്ല, ആ വർഗം മനുഷ്യവർഗത്തി ന്മുമ്പേ നിലവിലുണ്ട്താനും.(സൂറഃ ഹിജ്റിൽ നിന്ന് മേൽ ഉദ്ധരിച്ച ആയത്തിൽ മനു ഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ജിന്നിനെ സൃഷ്ടിച്ചു( ) എന്ന് അല്ലാഹു വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ.) (6) ആദമിന്റെ സന്തതികളാകുന്ന മനുഷ്യവർഗത്തെ ജിന്നിൽപെട്ട ഇബ്ലീസാകുന്ന ശൈത്വാനും അവന്റെ കൂട്ടരായ മറ്റു ശൈത്വാൻമാരും ഇങ്ങോട്ട് കാണുന്നു. അതേ സമയത്ത് മനുഷ്യർ അവരെ അങ്ങോട്ട് കാണുകയുമില്ല. എനി, വല്ലപ്പോഴും നബി ˜ യോ മറ്റോ ജിന്നിനെ കണ്ടുവെന്ന് തെളിയുന്ന പക്ഷം - മലക്കിനെ കാണുന്നത് വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും പോലെത്തന്നെ -അത് അസാധാരണ സംഭവങ്ങളുടെ ഇനത്തിൽപെട്ടതായിരിക്കും . (7) ജിന്ന് വർഗത്തിൽ വിഡ്ഢികളും അല്ലാ ത്തവരും, നല്ലവരും അല്ലാത്തവരും, മുസ്ലിംകളും അല്ലാത്തവരും ഉണ്ടായിരിക്കും. (8) ശൈത്വാൻമാരെല്ലാം മനുഷ്യരുടെ ശത് രുക്കളാണ്. എന്നാൽ ജിന്നുകളെല്ലാവരും മനുഷ്യശത്രുക്കളാകുന്നുമില്ല. കാരണം ജിന്നുകളിൽ നല്ലവരും ചീത്തപ്പെട്ടവരുമുണ്ട്. ശൈത്വാൻമാരെല്ലാം ദുഷിച്ചവരുമാണ്. ജിന്നുകൾ മനുഷ്യ ശത്രുവാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. ശൈത്വാൻമാർ ശത്രുക്കളാണെന്നേ പറഞ്ഞിട്ടുള്ളൂ. (9) ഇബ്ലീസിനെയും അവന്റെ സന്തതികളെയും ( ) എന്ന് പറഞ്ഞിരിക്കകൊണ്ട് അവന് സന്തതികൾ ഉണ്ടെന്ന് വരുന്നു. പക്ഷേ, ഇൗ സന്തതികൾ എങ്ങിനെയുള്ളവരാ ണെന്ന് നമുക്ക് അറിഞ്ഞുകൂടാ. മേലുദ്ധരിച്ച വചനങ്ങൾക്ക് പുറമെ , ജിന്നിനെയും ശൈത്വാനെയും കുറിച്ച് പ്രസ്താവിക്കുന്ന പല വാക്യങ്ങളും, നബി വാക്യങ്ങളും കാണാം. അവ പരി ശോധിച്ചാൽ - വക്ര മനഃസ്ഥിതിയില്ലാത്ത ആർക്കുംമനിലാക്കുവാൻ സാധിക്കും, മനുഷ്യന് സാധ്യമല്ലാത്ത പലതും അവർക്ക് കാൺമാനും ചെയ്യാനും കഴിയുമെന്ന്. സുലൈമാൻ നബി(അ)യുടെ ചരിത്രത്തിൽ നിന്നും മറ്റും ഇത് നല്ലത് പോലെ തെളി ഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, മറ്റെല്ലാ സൃഷ്ടികളെയും വർഗങ്ങളെയും പോലെ, ജിന്ന് വർഗത്തിനും ചില പ്രകൃതി വ്യവസ്ഥകളും , നിയമ പരിധികളും അല്ലാഹു നിശ്ചയിച്ചി രിക്കുമെന്ന് തീർച്ചയാകുന്നു. ആ വലയത്തിനുള്ളിൽ മാത്രമേ അവർക്ക് എന്തിനും കഴിവും സ്വാതന്ത്യ്രവും ഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യരിൽ പിശാചുക്കളുണ്ട് - ജിന്നുകളില്ല ജിന്ന് വർഗത്തിൽ ദുഷിച്ച വിഭാഗക്കാർക്കാണ് ശൈത്വാൻ എന്ന പേർ സാക്ഷാൽ പറയപ്പെടുന്നതെങ്കിലും മനുഷ്യരിൽ ദുഷിച്ച ആളുകൾക്കും ഇൗ പേർ ഉപമാരൂപത്തിൽ പറയാറുണ്ടെന്ന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി . ജിന്നുകളിലെ പിശാചുക്കളെ ഉദ്ദേശിച്ചും ആ വാക്ക് ഉപയോഗിച്ചുകാണാം. മേലെ ഉദ്ധരിച്ച 1-ാമത്തെ ആയത്തിൽ ജിന്നിലെ പിശാചാണുദ്ദേശ്യം " മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചു ക്കൾ' ( 112 : ഭ ) എന്ന് തന്നെ ഒരു സ്ഥലത്ത് പറ ഞ്ഞിരിക്കുന്നു. ധനം ധൂർത്തടിക്കുന്നവരെപ്പറ്റി "പിശാചുക്കളുടെ സഹോദരൻമാർ' ( 27 : ഭ ) എന്ന് പറഞ്ഞിരിക്കുന്നു. പിശാചുക്കളെ പോലെയുള്ള വർ എന്ന് സാരം. കപടവിശ്വാസികൾ അവരുടെ നേതാക്കളുടെ അടുക്കൽ ചെല്ലുന്നതി നെപ്പറ്റി "അവർ അവരുടെ പിശാചുക്കളിലേക്ക് ഒഴിഞ്ഞു ചെന്നാൽ' ( 14 : ഭ ) എന്ന് പറഞ്ഞിട്ടുണ്ട്. ചില പണ്ഡിതാഭിപ്രായങ്ങൾ സ്വഹീഹുൽ ബുഖാരിയിൽ "ജിന്നുകളെയും, അവരുടെ പ്രതിഫലത്തെയും കുറിച്ചു പ്രസ്താവിക്കുന്ന അദ്ധ്യായം' എന്നൊരദ്ധ്യായമുണ്ട്. "മഹ്ശ വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും റിൽ' ( ) വെച്ച് ജിന്നുകളോടും മനുഷ്യരോടും അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം അടങ്ങിയ സൂറഃ 128-ാം വചനവും ഒരു ഹദീഥു മാണ് ആ അദ്ധ്യായത്തിൽ ബുഖാരി(റ) പ്രധാനമായും ഉദ്ധരിച്ചിരിക്കുന്നത്. ആയത്ത് ഇതാണ്.: (ജിന്നി ന്റെയും ഇൻസിന്റെയും സമൂഹമേ , എന്റെ ആയത്തുകൾ നിങ്ങൾക്ക് വിവരിച്ചു തന്നു കൊണ്ട് നിങ്ങളിൽ നിന്നും നിങ്ങൾക്ക് ദൂതൻമാർ വന്നിരുന്നില്ലേ?! : 130)) അപ്പോൾ, അല്ലാഹുവിന്റെ വിധി വിലക്കുകൾ ജിന്നുകൾക്ക് ബാധകമാണെന്ന് വന്നുവ ല്ലോ. (ഇൗ ആയത്തിനെ സംബന്ധിച്ച മറ്റു ചില വിവരങ്ങൾ താഴെ വരുന്നുണ്ട്) അതിലെ ഹദീഥിലെ ചുരുക്കം ഇപ്രകാരമാണ്. "നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് ഉച്ചത്തി ലായിരിക്കണം. കാരണം. അത് കേൾക്കുന്ന ജിന്നും, മനുഷ്യനും, മറ്റു വസ്തുക്കളും ക്വിയാമത്തുനാളിൽ ബാങ്ക് വിളിച്ചവന്ന് സാക്ഷിയായി വരുന്നതാണ് എന്ന് നബി˜ അരു ളിച്ചെയ്തിരിക്കുന്നു.' ഇൗ അദ്ധ്യായത്തിന്റെ വിവരണത്തിൽ ഇമാം അസ്ക്വലാനി (റ) ഫത്ഹുൽബാരി യിൽ സുദീർഘമായ ഒരു പ്രസ്താവന ചെയ്തുകാണാം. അതിലെ ചില പ്രസക്ത ഭാഗ ങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമാണ്. അദ്ദേഹം പറയുന്നു: ഇൗ ശീർഷകം കൊണ്ട് ബുഖാരിയുടെ ഉദ്ദേശ്യം, ജിന്ന് എന്നൊരു കൂട്ടരുണ്ടെന്നും , അവർ മതശാസനങ്ങൾക്ക് വിധേയരാണെന്നും സ്ഥാപിക്കലാണ്. എന്നാൽ, തത്വശാ സ്ത്രജ്ഞൻമാരിലും ( ) നിർമതവാദികളിലും, ( ) "ക്വദ്രിയ്യ'ഃ ( ) വിഭാഗത്തിലും പെട്ട പലരും ജിന്നുകളുടെ അസ്തിത്വം നിഷേധിക്കുന്നവരാണെന്ന് ഇമാമുൽ ഹറമൈനി (റ) പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: "മതത്തിൽ വിശ്വസിക്കാത്തവർ അത് നിഷേ ധിക്കുന്നതിൽ ആശ്ചര്യമില്ല. വ്യക്തമായ തെളിവുകളും, നിരവധി ഹദീഥു കളും ഉണ്ടായിട്ട്പോലും മതത്തിൽ വിശ്വസിക്കുന്ന ചില ആളുകൾ നിഷേധിക്കുന്നതി ലാണ് ആശ്ചര്യം. വാസ്തവത്തിൽ, ബുദ്ധിപരമായി നോക്കുമ്പോൾ അതിൽ അസാംഗത്യ മായി ഒന്നുമില്ലതാനും. മനുഷ്യൻ ജിന്നിനെ കാണുന്നില്ലെന്നുള്ളത് മാത്രമാണ് ഇൗ നിഷേധത്തിന്റെ പ്രധാന അടിസ്ഥാനം. അല്ലാഹുവിന്റെ അത്യൽഭുതങ്ങളായ കഴിവുക ളെപ്പറ്റി ശരിക്ക് മനിലാക്കാത്തവർക്ക് മാത്രമേ അത് പ്രയാസകരമായി തോന്നുക യുള്ളൂ.' ക്വാദ്വി അബൂബക്ർ ( ) പറയുന്നു: "ഇൗ നിഷേധികളിൽ ചിലർ ജിന്ന് എന്നൊരു വർഗത്തെ സമ്മതിക്കുമെങ്കിലും, ഇപ്പോൾ അവർ നിലവിലില്ലെന്ന് പറയു ന്നു. വേറെ ചിലർ, ജിന്നുകൾ മനുഷ്യരിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതിനെ നിഷേധിക്കുന്നവരാണ്.' നേതാവായ അബ്ദുൽ ജ∫ാർ പറയുന്നു: " ജിന്നുകൾ ഉണ്ടെന്നുള്ളതിന് തെളിവ് മതപ്രമാണങ്ങളാണ്, ബുദ്ധിയല്ല. കാരണം , ജിന്ന് ദൃശ്യ വസ്തുവല്ല. അതുകൊണ്ടാണതിൽ അഭിപ്രായഭിന്നിപ്പുണ്ടായത്. പക്ഷേ, നമുക്ക് അനിവാര്യമായി അറിയുവാൻ സാധിച്ചിട്ടുണ്ട്, മതത്തിൽ അവരുടെ അസ്തിത്വത്തെ ( ) സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ കോടതിയിൽ ഹാജരാക്കപ്പെടുന്ന മഹാ സദ്. ( -ദൈവവിധി നിഷേധിക്കുന്നവർ ( ) വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ന ബി˜അംഗീകരിച്ചിട്ടുണ്ടെന്ന്. ഇത് തെളിയിക്കുവാൻ സമയം ചിലവഴിക്കേണ്ടതില്ല. കാരണം , അത്രയും പ്രസിദ്ധമാണത്.' പിന്നീട്, ജിന്നുകളെ മനുഷ്യർക്ക് കാൺമാൻ കഴിയാത്തതിന് കാരണം എന്തെന്ന തിനെക്കുറിച്ച് ചിലതെല്ലാം സംസാരിച്ചതി ന് ശേഷം അസ്ക്വലാനി(റ) മറ്റു ചില സംഗ തികൾ ചൂണ്ടിക്കാട്ടുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം: 1. ജിന്നുകൾക്ക് പലവേഷവും സ്വീകരിക്കുവാൻ സാധിക്കുമെന്ന് ചില ഹദീഥുക ളിൽ നിന്ന് വ്യക്തമാകുന്നു. ഇത് യഥാർത്ഥത്തിലുള്ള വേഷം തന്നെയാണോ, അതല്ല, പ്രത്യക്ഷത്തിൽ തോന്നുന്നത് മാത്രമായിരിക്കുമോ എന്നതിൽ ഭിന്നാഭിപ്രായമുണ്ട്. 2. ജിന്നുകളെല്ലാം ഒരേ വർഗത്തിൽപെട്ടവരാണെന്നാണ് പ്രബലമായ അഭിപ്രായം. 3. ജിന്നുകൾ മതശാസനകൾക്ക് വിധേയരല്ലെന്ന അഭിപ്രായം തെറ്റാണ്. 4. ജിന്നുകളിലേക്ക് അവരിൽ നിന്ന് (പ്രവാചകത്വമുള്ള) ദൈവദൂതൻമാർ നിയോ ഗിക്കപ്പെട്ടിട്ടുണ്ടോ?, ഇല്ലേ? എന്നതിലും, മനുഷ്യരിലുള്ള ദൈവദൂതൻമാർ അവരിലേ ക്ക്കൂടി നിയോഗിക്കപ്പെട്ടിരുന്നുവോ എന്നതിലും അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷേ, നബിതിരുമേനി˜മനുഷ്യരിലേക്കെന്നപോലെ ജിന്നുകളിലേക്കും റസൂലായിരുന്നുവെന്ന തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. 5. തൗഹീദ് മുതലായ പ്രധാന മതകാര്യങ്ങളല്ലാത്തശാഖാപരമായവിഷയങ്ങളിൽ അവരും മനുഷ്യരും തമ്മിൽ വ്യത്യാസമുണ്ടായിരിക്കും.' "അവരിൽ ഭക്ഷണപാനീയങ്ങളുടെയും, വിവാ ഹാദി കാര്യങ്ങളുടെയും പതിവുണ്ടോ എന്ന തിലും അഭിപ്രായ വ്യത്യാസമുണ്ട്. ഭക്ഷണം കഴിക്കാറുണ്ടെന്നാണ് ഹദീഥുകളിൽ നിന്ന് മനിലാകുന്നത്. സ്വർഗീയ സ്ത്രീകളെപ്പറ്റി ( 56 : ട സ്വർഗസ്ഥരായ ആളുകളുടെ -മുമ്പ് ആ സ്ത്രീകളെ മനുഷ്യനാകട്ടെ, ജിന്നാ കട്ടെ സ്പർശിച്ചിട്ടില്ല.) എന്ന് പ്രസ്താവിച്ചതും, ( 50 : ) (അവനെ-ഇബ്ലീസിനെയും അവന്റെ സന്തതികളെയും നിങ്ങൾ കാര്യകർത്താക്കൾ - അഥവാ എന്ന് പറഞ്ഞിട്ടുള്ളതും നോക്കുമ്പോൾ, അവ രിൽ വിവാഹവും ജനനവും നടക്കുന്നുണ്ടെന്നാണ് വരുന്നത്.' ( 226 ഭ 224 : ക്ലഡ ) സൂറഃ ഹാമീം സജദഃയിൽ തങ്ങ ളുടെ മുമ്പ് ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നും കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങ ളിൽ -41:25) എന്ന് പ്രസ്താവിച്ചതിനെ ആസ്പദമാക്കി അവരിൽ മരണം ഉണ്ടാകുമെന്നും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു, ഇമാം റാസി (റ) അദ്ദേഹത്തിന്റെ തഫിസീറിൽ ഇങ്ങനെ പറയുന്നു: ജിന്ന് വർഗ ത്തെപ്പറ്റി മുമ്പും ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്ട്. മിക്ക തത്വശാസ്ത്ര പണ്ഡി തൻമാരിൽ നിന്നും നിഷേധമാണ് കാണുന്നത്. ) യുടെ വാക്ക് തെറ്റി ( ) ക്രി.10-ാം നൂറ്റാണ്ടിൽ ബുഖാറയിൽ ജനിച്ച ആളും മുസ്ലിം ഫിലോസഫറുകളിൽ അഗ്രഗണ്യനുമായിരുന്നു. പൗരാണിക ഗ്രീക്ക് തത്വശാസ്ത്ര പണ്ഡിതനായിരുന്ന എന്ന അരിസ്റ്റോട്ടലി( )ന്റെ തത്വ സിദ്ധാന്തങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം വിലപ്പെട്ട പലഗ്ര മ്ലങ്ങളും ശാസ്ത്രത്തിന് സമ്മാനിച്ചിട്ടുണ്ട്. വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ദ്ധരിച്ചതാണ് ഇതിന് കാരണം. എന്നാൽ, മതത്തിലും, പ്രവാചകൻമാരിലും വിശ്വസി ക്കുന്നവരിൽ ഭൂരിഭാഗവും ജിന്നിനെ സ്ഥാപിക്കുന്നവരത്രെ. പൗരാണിക തത്വശാസ്ത്ര ജ്ഞൻമാരിലും, ആത്മീയ വാദികളിലും ( ) ഒരു വലിയ വിഭാഗം ആളുകളും ജിന് നിനെ സമ്മതിക്കുന്നവരാണ്. അധോലോകാത്മാക്കൾ ( ) എന്നാണ് അവർ ജി ന്നുകളെപ്പറ്റി പറയുന്നത്.' തുടർന്നുകൊണ്ട് ഇമാം റാസീ(റ) ജിന്നിനെ നബി കണ്ടിട്ടുണ്ടോ എന്ന വിഷയത്തെക്കുറിച്ച് ചില അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും, കണ്ടി ട്ടുണ്ടെന്ന അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.( 224 ക്ലഡ 8 യ്യല ) ഒരു ആധുനിക മഹാ പണ്ഡിതനായ അല്ലാമാ ഫരീദ് വജ്ദീ ( ) സൂറഃ സ്വാഫ്ഫാ ത്തിലെ ആയത്തുകളിൽവെച്ച് ഇങ്ങിനെ പറയുന്നു: "ശൈത്വാൻ' എന്നാൽ എന്ത്? "മാരിദ്' (മുരുട്ടുശീലക്കാരൻ ) എന്നാൽ എന്ത്? എന്നൊക്കെ ചോദിച്ചാൽ നാം പറയും: അവരെ കാണുകയില്ല. ഇൗ പദാർത്ഥലോകത്തിനപ്പുറം വേറെ ചില ബുദ്ധിലോകങ്ങളു ണ്ടെന്ന് പ്രകൃതിശാസ്ത്ര പടുക്കൾക്ക് ബോധ്യപ്പെടുകയും, അവരത് സ്ഥാപിക്കുകയും ചെയ്തിരിക്കെ പദാർത്ഥ ലോകത്തിനപ്പുറം നടമാടുന്ന കാര്യങ്ങളെ വ്യാജമാക്കിത്തളളാ വുന്ന കാലമല്ല ഇത്. ദുർഭാഗ്യവാൻമാർക്കല്ലാതെ ഇമ്മാതിരി വിഷയത്തിൽ തിമിരം പിടിപെടുകയില്ല.' ( ) തുടർന്നുകൊണ്ട് "ആധുനിക യുഗത്തിൽ ഇസ്ലാം' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേകം അദ്ദേഹം എഴുതിയിട്ടുള്ള ഒരു ഗ്രമ്ലം ( ) നോക്കുവാൻ ഓർമിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആധുനിക വ്യാഖ്യാന ഗ്രമ്ലങ്ങളിൽ വളരെ പ്രസിദ്ധി നേടിയതും, പണ്ഡി തലോകത്ത് കുറെകാലം കോളിളക്കം ഉണ്ടാക്കിയതുമാണ് തഫ്സീറുൽമനാർ ( ) അതിൽ അല്ലാമാ റശീദ് റിദ്വാ( ) സൂറഃ സ്വാഫ്ഫാത്തിൽവെച്ച് ജിന്നുകളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യേ പറയുന്നു: "ഇൗ വിഷയം നാം ആവർത്തിച്ചു പറയുന്നത്, ഇവിടെ അതിന്റെ സന്ദർഭമായത്കൊണ്ടും, ജിന്നിനെയും, ശൈത്വാനെയും നിഷേധിക്കുന്നവർക്കുള്ള മറുപടി, സത്യവിശ്വാസികളെ ഓർമിപ്പിക്കുവാൻ ഉദ്ദേശിക്കു ന്നത്കൊണ്ടുമാകുന്നു. അവർ ജിന്നുകളെ കാണുന്നില്ല, അല്ലെങ്കിൽ അവരുടെ പരിച യത്തിനും ചിന്തക്കും അത് ഇണങ്ങുന്നില്ല എന്നതാണ് അവരുടെ നിഷേധത്തിന് കാരണം. വാസ്തവത്തിൽ പിശാചുക്കളുടെ ഏറ്റവും വിശാലമായ പാർപ്പിടം അവരിൽ തന്നെയാണ് പിന്നീട് പിശാചുക്കളെ സംബന്ധിച്ച് പൊതുജനങ്ങളിൽ കടന്നുകൂടിയി ട്ടുള്ള ചില അന്ധവിശ്വാസങ്ങളെ ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം തുടരുന്നു: "ഇൗ അന്ധ വിശ്വാസങ്ങൾ മൂലം, സത്യവിശ്വാസികളുടെ മേൽ ഭൗതിക വാദികൾക്ക് പല ആക്ഷേപ ങ്ങളും പുറപ്പെടുവിക്കുവാൻ ഇടയായിട്ടുണ്ട്. അവർ വിശ്വസിക്കുന്നതെല്ലാം പിശാചിനു ണ്ടെന്ന് മതം സ്ഥാപിച്ചിട്ടില്ല. മനുഷ്യ ഹൃദയങ്ങളിൽ ദുർവിചാരങ്ങളും, ദുഷ്പ്രേരണ ( ) ( ) ( ) "ഇരുപതാം നൂറ്റാണ്ടിന്റെ വിജ്ഞാനകോശം' ( ) എന്ന എൻസൈക്ലോപീഡിയായുടെ കർത്താവാണ് ഫരീദ്വജ്ദി ( ) 20 വാള്യം വരുന്ന ആമഹൽ ഗ്രമ്ലം ക്രി.1936 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ -ചെറുതെങ്കിലും -വിലയേറിയ ഒരു തഫ്സീറാണ് "സ്വഫ്വത്തുൽ ഇർഫാൻ' ( ) വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും കളും ഉണ്ടാക്കുകയാണ് പിശാചിന് മനുഷ്യരിൽ ഉള്ളതായി രേഖപ്പെടു ത്തിയിട്ടുള്ള പ്രവൃത്തി . അതിനുള്ള പ്രതിവിധിയും അത് നിർദ്ദേശിച്ചിരിക്കുന്നുസ്ല..' "നബി ˜ ജിന്നിനെ കണ്ടിട്ടില്ലെന്ന് (റ)ൽ നിന്ന് വ ന്നിട്ടുണ്ട്. പക്ഷേ, (റ)ൽ നിന്ന് വന്നിട്ടുള്ളത് ഉണ്ടെന്നാണ്. മറ്റു പല രിവായത്തുകളിലും ഇത് വന്നിട്ടുണ്ട്. ഇത് നബിമാരുടെ പ്രത്യേകതയാണെന്നാണ് ഇമാം (റ) യുടെ അഭിപ്രായം. ജിന്നുകളുടെ സാക്ഷാൽ രൂപത്തിൽ കാണുന്നത് മാത്രമേ നബി മാരുടെ പ്രത്യേകതയായിട്ടുള്ളുവെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം . ജിന്നുകൾക്ക് പല രൂപങ്ങൾ സ്വീകരിക്കാൻ കഴിയുമോ എന്നതിൽ ഭിന്നാഭിപ്രായമാണുള്ളത്. ഭൂരിപ ക്ഷം, സ്വീകരിക്കാമെന്നാകുന്നു. ചിലരുടെ അഭിപ്രായം ബാഹ്യദൃഷ്ടിയിൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ എന്നാണ്( 369 ഭ 366 ക്ലഡ യ്യല ) ശൈഖ് അബ്ദുൽവഹ് ഹാബ് നജ്ജാർ ( ) ജിന്നുകളെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. അതിന്റെ സംക്ഷിപ്ത രൂപം ഇതാകുന്നു: അല്ലാഹുവിന്റെ സൃഷ്ടിക ളിൽപ്പെട്ട ഒരു കൂട്ടരാണവർ. നമുക്കവരെ കാണാൻ കഴിയുകയില്ല. അല്ലാഹു പറയുന്നു: "അവനും അവന്റെ കൂട്ടുകാരും നിങ്ങൾ അവരെ (അങ്ങോട്ട്) കാണാത്തവിധം നിങ്ങളെ (ഇങ്ങോട്ട്) കാണുന്നു.' എന്ന്. ( ) നാമത് വിശ്വസിക്കൽ നിർബന്ധമാണ്. ബുദ്ധിയല്ല. വേദ പ്രമാണങ്ങളാണിതിന് തെളിവ്. അവരിൽ ജനനവും സന്താനോത്പാദനവുമുണ്ട്. "അവനെ - ഇബ്ലീസിനെ -യും അവന്റെ സന്തതികളെയും നിങ്ങൾ കാര്യകർത്താ ക്കളാക്കുകയോ?' എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. അവരിൽ നല്ലവരും ദുഷിച്ചവരും ഉണ്ട്. അല്ലാഹു( ജിന്നുകളുടെ പ്രസ്താവനയിൽ) പറയുന്നു: "ഞങ്ങളിൽ മുസ്ലിംകളും നീതികെട്ടവരും ഉണ്ട്.' ജിന്നുകൾ മനുഷ്യരെക്കാൾ ഉൽകൃഷ്ടൻമാരല്ല. "ജിന്ന്, ജാന്ന് ജിന്നത്ത്' എന്നീ വാക്കുകളിലായി 34 സ്ഥലത്ത് അവരെപ്പറ്റി പ്രസ്താവിച്ചി രിക്കുന്നു. "ജിന്ന്, ജാന്ന്, ശൈത്വാൻ, ഇബ്ലീസ്, ശൈത്വാൻമാർ' എന്നീ വാക്കുകളിൽ തൌറാത്തിലും( ബൈബ്ളിന്റെ പഴയ നിയമത്തിലും ) പലേടത്തും പറഞ്ഞിരിക്കുന്നു.' ( ) തുടർന്നുകൊണ്ട് ബൈബ്ളിലെ കുറെ സൂക്തങ്ങൾ അദ്ദേഹം ഉദാ ഹരണത്തിന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ജിന്നുകളെക്കുറിച്ച് പലതും പറഞ്ഞശേഷം മർഹും സയ്യിദ് ക്വുത്വ്ബ് പറയുന്നു: "നാം ഇന്ന് അണുരഹസ്യങ്ങളെക്കുറിച്ച് പ്രസ്താവിച്ചുവരുന്ന പലകാര്യങ്ങളും ഒരു അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ അന്നുള്ളവർ അവനെ തനി ( ) ഈജിപ്തിലെ ചരിത്ര പ്രൊഫസറായ ഇദ്ദേഹം ( ) നിൽ വന്ന നബിമാരുടെ സംഭവങ്ങളെല്ലാം ക്രോഡീകരിച്ചു യുക്തിയുക്തം അപഗ്ര ഥനം നടത്തിക്കൊണ്ട് രചിച്ചിട്ടുള്ള ഒരു ഗ്രമ്ലമാണ് (നബിമാരുടെ കഥ കൾ). ഒന്നാം പതിപ്പ് പുറത്തായതോടെ അസ്ഹറിലെ ഒരു പണ്ഡിത സംഘം അതിന്റെ ചില ഭാഗങ്ങൽ ഖണ്ഡിക്കുകയുണ്ടായി. ഹി: 1335(ക്രി: 1936)ൽ രണ്ടാംപതിപ്പ് പുറത്തായപ്പോൾ അതിന് അദ്ദേഹം തക്ക മറുപടിയും കൊടുത്തു. നമ്മുടെ നാടുകളിൽ ഖുറാഫാത്തുകളാൽ നിറക്കപ്പെട്ട ഒരു കാണാം. അതല്ല ഇത്. ( ) ഈ ഉദ്ധരണിയിലുള്ള വാക്യങ്ങളും അവയുടെ മൂലങ്ങളും മുക ളിൽ നാം വായിച്ചതാണ്. വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ഭ്രാന്തനാക്കുമായിരുന്നു. അഥവാ, ജിന്നുവർഗത്തെപ്പറ്റി പറയപ്പെടാവുന്നതിനെക്കാൾ ആശ്ചര്യമായി അവരതിനെ കണക്കാക്കുമായിരുന്നു.' ( 23 ക്ലഡ 26 ∫ഹ്നത ള്ളമ ) നിഷേധികൾക്കുള്ള ചില ന്യായങ്ങൾ ജിന്നിനെയും പിശാചിനെ യും സംബന്ധിച്ച് ഇസ്ലാമിന്റെ നിലപാടും മുസ്ലിംകളുടെ വിശ്വാസങ്ങളും എന്തൊക്കെയാണെന്ന് മേൽ വിവരിച്ചതിൽ നിന്ന് നമുക്ക് മനിലായി. ഇൗ തുറയിൽ നമുക്കുള്ള അവലംബം ബുദ്ധിയോ,യുക്തിയോ, ശാസ്ത്രമോ അല്ലെ ന്നും, ഹദീഥുമാണെന്നും പറയേണ്ടതില്ല. യുക്തിക്കെതിരായോ ബുദ്ധിക്ക് വിപരീതമായോ,അതിൽ ഒന്നും തന്നെ ഇല്ലതാനും. നിഷേധികൾക്ക് അവരുടെ നിഷേ ധത്തിന് ഹദീഥിൽനിന്നോ വ്യക്തമായ എന്തെങ്കിലും തെളിവ് സമർപ്പിക്കുവാനില്ലെങ്കിലും, അവർക്കെതിരായി കാണുന്ന തെളിവുകളെ ദുർവ്യാഖ്യാനം ചെയ്യാനും അനുകൂലമാക്കി കാണിക്കുവാൻ വല്ല പഴുതും കാണുന്ന പ്രസ്താവനകളെ പൊക്കിക്കാട്ടുവാനും ശ്രമിക്കുക അവരുടെ പതിവാണ്. മതവിശ്വാസികളായ സാധാര ണക്കാരെ ആശയക്കുഴപ്പത്തിലാക്കുവാൻ താരതമ്യേന ഇത് കൂടുതൽ എളുപ്പമാർഗമാ യിരിക്കും. അതുകൊണ്ട് അവരുടെ ഇത്തരം ചില ന്യായങ്ങളെക്കുറിച്ചാണ് എനി നമുക്കൽപ്പം ആലോചിക്കുവാനുള്ളത്. അവ ഇങ്ങനെ സംഗ്രഹിക്കാം:- (1) ജിന്ന് ഒരു പ്രത്യേക വർഗമാണെങ്കിൽ മുഹമ്മദ്നബി ˜ യും, മറ്റു നബിമാരും അവരിൽ എങ്ങിനെയാണ് തങ്ങളുടെ റസൂൽ എന്ന നിലക്കുള്ള കൃത്യങ്ങൾ നടത്തുക?. "ജിന്നി'നും "ഇൻസി'നും റസൂൽ വന്നിട്ടുണ്ടെന്ന് (സൂറഃ 130 ൽ) പറയുന്നു. അതേ സമയത്ത് മനുഷ്യരിൽ നിന്നല്ലാതെ റസൂൽ വന്നിട്ടുണ്ടെന്നുള്ളതിന് തെളിവില്ലതാനും. പക്ഷേ, ഇല്ലെന്നുള്ളതിനാണ് തെളിവ് കാണുന്നത്. അപ്പോൾ ജിന്നും ഇൻസും ഒന്നായിരിക്കണമല്ലോ. (2) അല്ലാഹു ഒരു മനുഷ്യനെ റസൂലായി അയച്ചിരിക്കുകയാണോ എന്ന് ചോദിച്ച മുശ്രിക്കുകൾക്കുള്ള മറുപടിയിൽ "സമാധാന ചിത്തരായിക്കൊണ്ട് നടക്കുന്ന മലക്കുക ളാണ് ഭൂമിയിൽ ജീവിക്കുന്നതെങ്കിൽ ആകാശത്ത് നിന്ന് ദൈവദൂതനായി ഒരു മലക്കി നെത്തന്നെ അവരുടെ അടുക്കലേക്ക് നാം അയക്കുമായിരുന്നു' എന്നാണ് അല്ലാഹു (സൂറഃ 95 ൽ) പറഞ്ഞത്. റസൂലും അദ്ദേഹത്തിന്റെ ജനതയും തമ്മിൽ സമ്പർക്കം പുലർത്താൻ കഴിയണമെന്നാണിതിന്റെ സാരം. ജിന്ന് ഒരു പ്രത്യേക വർഗ മാണെങ്കിൽ അത് സാധ്യമാകുമോ? (3) വിശേഷബുദ്ധിയും മറ്റും ഉള്ളത് കൊണ്ടാണ് മറ്റു സൃഷ്ടികൾക്കില്ലാത്ത ഉത്തര വാദിത്തം മനുഷ്യന് മാത്രം നൽകിയിരിക്കുന്നതെന്ന്(സൂറഃ അഹ്സാബ്: 72 ൽ) ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. ജിന്നുകൾക്കും ഇൻസുകൾക്കും ഹൃദയവും, കണ്ണും കാതും ഉണ്ടെന്നും (സൂറഃ 179 ലും മറ്റും) പ്രസ്താവിച്ചിരിക്കുന്നു. അപ്പോൾ രണ്ട് കൂട്ടരും ഒരേ വർഗക്കാരാണെന്ന് വരുന്നില്ലേ? . (4). ജിന്നുകൾ വേറെ ഒരു വർഗമാണെന്ന് വെക്കുമ്പോൾ, പ്രപഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ട സൃഷ്ടി എന്ന സ്ഥാനം മനുഷ്യന് നഷ്ടപ്പെടുന്നതാണ്. (5). സൂറത്തുൽ ജിന്നിൽ എന്ന് പറഞ്ഞിരിക്കുന്നു. ഇതിലെ (രി പുരുഷൻമാർ) എന്ന വാക്ക് മനുഷ്യരിലുള്ള പുരുഷൻമാർക്കേ ഉപയോഗിക്കാറു വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ള്ളൂ. ഇതും ജിന്നുകൾ മനുഷ്യവർഗത്തിൽപ്പെട്ട ഒരു വിഭാഗക്കാരാണെന്ന് കാണിക്കു ന്നു. അതുകൊണ്ട് പരസ്പരം ഇണക്കവും സമ്പർക്കവുമില്ലാത്ത അർത്ഥത്തിലാണ് ജിന്നുകളെന്ന് പറയുന്നതെന്ന് മനിലാ ക്കാം. ഇവക്കുള്ള മറുപടികൾ താഴെ വിവരിക്കുന്നതിൽനിന്ന് മനസിലാക്കാം:- "റസൂൽ' എന്ന് ആർക്കെല്ലാം പറയാം? "റസൂൽ' ( ) എന്നവാക്കിന് ദൂതൻ എന്നാണ് വാക്കർത്ഥം. ഏതെങ്കിലും ഒരു ദൗത്യവുമായി അയക്കപ്പെടുന്ന എല്ലാവർക്കും ഭാഷയിൽ "റസൂൽ' എന്ന് പറയാം. "മല ക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു റസൂലുകളെ -ദൂതൻമാരെ - തിര ഞ്ഞെടുക്കുന്നു' ( 75 : ഭ ) എന്നും, മലക്കു കളെ റസൂലുകളാക്കിയവൻ' ( 1 : ഞ്ചണസ്ലമ ഭ ) എന്നും അല്ലാഹു പറ യുന്നു. മർയം(അ) ന്റെ അടുക്കൽ ഒരു മകനെപ്പറ്റി സന്തോഷ വാർത്ത അറിയിക്കുവാൻ വന്ന മലക്ക് അവരോട് "ഞാൻ നിന്റെ റ∫ിന്റെ റസൂൽ മാത്രമാണ്'. ( 19 : ഹ്ലഞ്ചല ഭ ) എന്ന് പറയുകയുണ്ടായി. ഇബ്റാഹീം നബി(അ)ക്ക് ഒരു മകനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുവാനും, ലൂത്വ് നബി(അ)യുടെ രാജ്യത്തെ നശിപ്പിക്കുവാനും അയക്കപ്പെട്ട മലക്കുകളെക്കുറിച്ചും റസൂലുകൾ എന്ന് (സൂറഃ ഹൂദ്: 69,77) പറഞ്ഞിരിക്കുന്നു. മനുഷ്യരിൽ നിന്നുള്ള റസൂലും,മലക്കുകളിൽനി ന്നുള്ള റസൂലും ഒരേ അർത്ഥത്തിലുള്ള റസൂലുകളല്ലെന്ന് തീർച്ചയാണല്ലോ. പ്രവാച കൻമാരായതോട്കൂടി ദിവ്യദൗത്യവും നൽകപ്പെട്ടവർക്കാണ് മനുഷ്യരിൽ നിന്ന് റസൂ ലുകൾ എന്ന് പറയുന്നത്. മലക്കുകളിലെ റസൂലുകളിലാകട്ടെ പ്രവാചകൻമാരില്ല. ഇരു കൂട്ടരുടെയും ദൗത്യത്തിലും, ദൗത്യത്തിന്റെ നിർവ്വഹണരൂപത്തിലും വ്യത്യാസമുണ്ടാ യിരിക്കും. അഥവാ, അയക്കപ്പെടുന്ന ആളുടെയും, ഏൽപിക്കപ്പെടുന്ന ആളുടെയും, ഏൽപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെയും, ആരിലേക്ക് അയക്കപ്പെടുന്നുവോ അവരുടെയും സ്വഭാവമനുസരിച്ച് റസൂലിന്റെ കൃത്യത്തിലും സ്വഭാവത്തിലും മാറ്റമുണ്ടായിരിക്കും. അപ്പോൾ മുഹമ്മദ് തിരുമേനി ˜ യോ, മറ്റു പ്രവാചകൻമാരോ ജിന്ന് വർഗത്തിലേ കൂടി റസൂലായി അയക്കപ്പെടുന്നതിൽ അസാംഗത്യമൊന്നുമില്ല. കാരണം, മനുഷ്യ രിൽ നിർവ്വഹിക്കപ്പെടേണ്ടുന്ന അതേ രൂപത്തിൽ നിലക്കും - ജിന്നുകളിൽ നിർവ്വഹിക്കപ്പെടേണ്ടുന്ന ദൗത്യത്തിന്റെ സ്വഭാവവും എന്ന് അനുമാ നിച്ചുകൂടാ. നബി ˜ ˜ജിന്നുകളെ നേരിൽ കണ്ടിട്ടുണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാ സമുണ്ടെങ്കിലും, നബി ˜ യിൽ നിന്ന് ജിന്നുകൾ ശ്രദ്ധിച്ചുകേട്ടതായും, കേട്ട വർ തങ്ങളുടെ ജനതയിൽ ചെന്നു അവരെ ഉപദേശിച്ചതായും (സൂറഃ അഹ്ക്വാഫിലും, സൂറഃ ജിന്നിലും) അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ജിന്നും മനുഷ്യനും രണ്ട് പ്രത്യേക സ്വഭാവത്തോട് കൂടിയ വ്യത്യസ്ത വർഗങ്ങളാണെന്ന് നാം സ്ഥാപിച്ചുവല്ലോ. എന്നി രിക്കെ മനുഷ്യരുമായുള്ള അതേ സമ്പർക്കം തന്നെ ജിന്നുകളുമായും ആവശ്യമാണെന്ന് വരികയില്ല. എന്നാൽ, നബി തിരുമേനി ˜ യല്ലാത്ത മറ്റു പ്രവാചകൻമാരാരും ജിന്നുക ളിലേക്ക് റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ലെന്നും, നബി ˜തിരുമേനി മനുഷ്യരിലേക്കും, ജിന്നുകളിലേക്കും, റസൂലായിരുന്നുവെന്നുമാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭി പ്രായം. ഇമാം അസ്ക്വലാനീ(റ) യുടെ ചില വാക്യങ്ങളിൽ നിന്ന് കൂടുതൽ വിവരം മനിലാക്കാം:- വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും "ജിന്നുകളിൽ നബിമാരുണ്ടോ എന്നതിൽ ഭിന്നാഭിപ്രായമുണ്ട്. ഉണ്ടെന്നാണ് ദ്വഹ് ഹാക്ക് ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത്. ജിന്നിലും മനുഷ്യ രിലും റസൂലുകളുണ്ടെന്ന് അല്ലാഹു(സൂറഃ ൽ) പ്രസ്താവിച്ചിരിക്കുന് നു. ഇതാണിതിന് തെളിവ്. ഇതിന് ഭൂരിപക്ഷം പണ്ഡിതൻമാരുടെ മറുപടി ഇപ്രകാരമാ കുന്നു: ഇവിടെ മനുഷ്യരിലുള്ള റസൂലുകളെന്ന് പറഞ്ഞത് അല്ലാഹുവിനാൽ അവരി ലേക്കയക്കപ്പെട്ട (പ്രവാചകൻമാരായ) റസൂലുകളാണ്. ജിന്നുകളിൽ നിന്നുള്ള റസൂലു കളെയാകട്ടെ, അല്ലാഹു ഭൂമിയിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. അവർ മനുഷ്യരായ റസൂ ലുകളുടെ വാക്കുകൾ കേൾക്കുകയും , അതവരുടെ സമുദായത്തിന് എത്തിച്ചു കൊടു ക്കുകയും ചെയ്യുന്നു. നബി ˜ യിൽ നിന്ന് കേട്ട ശേഷം ഇവരിൽപെട്ട ചിലർ തങ്ങളുടെ ജനതയുടെ അടുക്കൽ ചെന്നു അവരെ ഉപദേശിച്ചത് അതുകൊണ്ടാണ്. ഇബ്നുഹസ്മ്(റ) ഇതിന് തെളിവ് പറയുന്നത് ഇപ്രകാരമാകുന്നു: " മുൻകാലത്ത് പ്രവാ ചകൻമാർ അവരവരുടെ ജനങ്ങളിലേക്ക് മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്' എന്ന് നബി അരുളിച്ചെയ്തിട്ടുണ്ട്. ( ) ആജനങ്ങളിൽ ജിന്നുകൾ ഉൾപ്പെടുന്നില്ല. അതിനാൽ, (ആ കാലങ്ങളിൽ) ജിന്നുകളിൽ തന്നെ അവരിലേക്കുള്ള പ്രവാചകൻമാർ ഉണ്ടായിരി ക്കുമെന്ന് വരുന്നു. നമ്മുടെ നബിയല്ലാതെ മനുഷ്യരിൽ നിന്ന് ജിന്നിലേക്ക് റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ല. തിരുമേനിയുടെ നിയോഗം മനുഷ്യരിലേക്കും ജിന്നുകളിലേക്കും പൊതുവായുള്ളതാണെന്നകാര്യം പണ്ഡിതൻമാരുടെ യോജിച്ച അഭിപ്രായമാണ ല്ലോ.( 265 ക്ലഡ 6 ) തുടർന്നുകൊണ്ട് നബി˜ ജിന്നുകളിലേക്കുംകൂടി റസൂലായിരുന്നുവെന്ന് പലരും പ്രസ്താവിച്ചിട്ടുള്ളതിനെ അസ്ക്വലാനി (റ) ഉദ്ധരിച്ചിരിക്കുന്നു. സ്വഹാബികളിലും താബി ഉകളിലും, മതനേതാക്കളിലുംപെട്ട പണ്ഡിതൻമാരെല്ലാം ഇതിൽ യോജിച്ചിരിക്കുന്നു വെന്ന് ഇബ്നു തൈമിയ്യഃ (റ) പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരി ക്കുന്നു. നബി ˜ പ്രവാചകത്വം സിദ്ധിച്ചത് മുതൽ വിയോഗം വരെയുള്ള 23 കൊല്ല ക്കാലത്ത് എത്രയോ പ്രാവശ്യം ജിബ്രീൽ (അ) തിരുമേനിയുടെ അടുക്കൽ വന്നുപോ യിട്ടുണ്ട്. നബി ˜അറിയിക്കുമ്പോഴല്ലാതെ , സ്വഹാബികൾക്ക് അതറിയാൻ കഴിഞ്ഞിരു ന്നില്ല. അത്പോലെ , നബി ˜ യും ജിന്നുകളും തമ്മിൽ ബന്ധപ്പെടുന്നത് മറ്റാരും അറി യാതിരുന്നാൽ അതിൽ ഒട്ടും അഗ്ഗുതത്തിനവകാശമില്ലല്ലോ. മലക്കുകളെ റസൂലുകളാക്കാതിരുന്നത് എന്തുകൊണ്ട്? മനുഷ്യനെ റസൂലായി അയച്ചിരിക്കുകയാണോ എന്ന് ചോദിച്ച മുശ്രിക്കുകളോട് "സമാധാനചിത്തരായി നടക്കുന്ന മലക്കുകളാണ് ഭൂമിയിൽ ജീവിക്കുന്നതെങ്കിൽ ആകാ ശത്ത് നിന്ന് ഒരു മലക്കിനെത്തന്നെ റസൂലായി അയക്കുമായിരുന്നു' എന്ന് അല്ലാഹു മറുപടി കൊടുത്തതിന്റെ താൽപര്യം, റസൂലും തന്റെ ജനതയും തമ്മിൽ സമ്പർക്കം പുലർത്തുവാൻ കഴിയണമെന്നാണെന്നും, ജിന്നുകൾ ഒരു പ്രത്യേക വർഗമാണെങ്കിൽ അത് സാധ്യമാകുന്നതല്ലെന്നുമാണല്ലോ ഇവർ പറയുന്നത് . ഇവിടെ, അല്ലാഹു കൊടുത്ത ( ) ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിന്റെ ആദ്യമാണിത്. ബാക്കി ഭാഗം ഇങ്ങിനെയാകുന്നു: " ഞാൻ മനുഷ്യരിലേക്ക് മുഴുവനും നിയോഗിക്കപ്പെട്ടിരി ക്കുന്നു.' വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും മറുപടിയുടെ മർമം എന്താണെന്നും ആയത്തിലെ വാചകത്തിന്റെ ശരിയായ അർഥം എന്താണെന്നും ആദ്യം പരിശോധിക്കാം: അല്ലാഹു നൽകിയ മറുപടിയുടെ വാചകം ഇതാണ് 95 : ഭ ( പറയുക: ഭൂമിയിൽ സമാ ധാനചിത്തരായി നടക്കുന്ന മ ലക്കുകൾ ഉണ്ടായിരുന്നുവെങ്കിൽ ആകാശത്ത് നിന്ന് ഒരു മലക്കിനെ അവരിൽ നാം റസൂലായി ഇറക്കുമായിരുന്നു.' ഇതിൽ എന്ന വാക്കിന് "ഭൂമിയിൽ മലക്കുകളുണ്ടായിരുന്നെങ്കിൽ' എന്നാണർത്ഥം. ഇക്കൂട്ടർ പറയുംപോലെ "ഭൂമിയിൽ മലക്കുകളാണ് ജീവിക്കുന്നതെങ്കിൽ' എന്നല്ല. ( ) അത് പോലെത്തന്നെ, "ആകാശത്ത് നിന്ന് നാം മലക്കിനെ അയ ക്കുമായിരുന്നു, ( എന്ന് മാത്രമെ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ഇവർ പറയും പോലെ " ഒരു മലക്കിനെത്തന്നെ അയക്കുമായിരുന്നു' എന്നും അതിലി ല്ല. ഇൗ രണ്ട് വ്യത്യാസങ്ങളും പ്രത്യക്ഷത്തിൽ ആയ ത്തിലെ വാചകഘടനക്ക് എതിരാണെന്ന് മാത്രമല്ല, തങ്ങളുടെ വാദത്തിന് തെളിവുണ്ടാ ക്കുവാൻ വേണ്ടി താൽപര്യപൂർവ്വം സൂത്രത്തിൽ നടത്തുന്ന ഒരു ഉപായം കൂടിയാണത്. അറബിഭാഷയിലും വ്യാകരണത്തിലും അൽപം പരിചയമുള്ള ആർക്കും ഇത് വേഗം മനിലാക്കാം. ഭൂമിയിൽ മനുഷ്യരല്ലാതെ വേറെ വല്ല ബുദ്ധിവർഗവും ഉണ്ടോ ഇല്ലേ എന്നതിനെ ആസ്പദമാക്കിയല്ല ഇൗ മറുപടി. ഭൂമിയിൽ സമാധാനചിത്തരായ നല്ല മലക്കുകൾ ഉണ്ടോ ഇല്ലേ എന്നതിനെ ആസ്പദമാക്കിയാണ്. വേറെ വല്ലവർഗവും ഉണ്ടായിരുന്നാലും ഇല്ലെ ങ്കിലും ശരി, മലക്കുകൾ ഭൂമിയിൽ നിവസിക്കുന്നുണ്ടെങ്കിൽ ഒരു മലക്കിനെ അയക്കാമാ യിരുന്നുവെന്ന് സാരം. മനുഷ്യന് പുറമെ വർഗം ഭൂമിയിലുണ്ടോ ഇല്ലേ എന്ന വിഷയത്തിലേക്കുള്ള യാതൊരു സൂചനയും ചോദ്യത്തിലില്ല. ചോദ്യകർത്താക്ക ളായ മുശ്രിക്കുകളാകട്ടെ , ജിന്ന് വർഗത്തിൽ വിശ്വസിക്കുന്നവരുമാണ്. മറുപടിയിലും അതില്ല. ചോദ്യത്തിനാണല്ലോ മറുപടി. ഏതായാലും, മനുഷ്യരിലേക്ക് നിയോഗിക്കപ്പെ ടുന്ന റസൂൽ മനുഷ്യരുമായി സമ്പർക്കം പുലർത്തുവാൻ പറ്റിയവരായിരിക്കണമെന്ന തത്വം ഇൗ മറുപടിയിൽ അടങ്ങിയിരിക്കുന്നുവെന്ന് നാമും സമ്മതിക്കുന്നു. സ്ഥൂല ജീ വികളായ മനുഷ്യരിലേക്കുള്ള ദൗത്യം നിർവഹിക്കുവാനും അവരുമായി സമ്പർക്കം പുലർത്തുവാനും മനുഷ്യൻ തന്നെയാണ് റസൂലായിരിക്കേണ്ടതെന്നുള്ളതിലും സംശ യമില്ല. പക്ഷേ, മറ്റു ചില സംഗതികൾ ആലോചിക്കേണ്ടതുണ്ട്. ജിന്ന് വർഗത്തിന് അവരുടെ പ്രകൃതിക്കനുസരിച്ചുള്ള ദൈവിക സന്ദേശങ്ങൾ എത്തി ച്ചേരേണ്ടതിന് അവരിൽനിന്നുള്ള പ്രവാചകൻമാരായ റസൂലുകൾ തന്നെ അനിവാര്യ മാണോ? പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട ആത്മീയ ജീവികളായ മലക്കുകളാകുന്ന റസൂ ലുകളും, മണ്ണിന്റെ മക്കളായ മനുഷ്യരിൽ നിന്നുള്ള പ്രവാചകൻമാരായ റസൂലുകളും തമ്മിൽ ബന്ധപ്പെട്ടിട്ടാണല്ലോ മനുഷ്യർക്ക് ദൈവിക സന്ദേശങ്ങൾ മിക്കപ്പോഴും ലഭി ക്കുന്നത്. അതുപോലെയുള്ള ഏതെങ്കിലും ക്രമത്തിൽ , പ്രവാചകൻ ജിന്നുകളുമായോ, ( ) വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും അതല്ലെങ്കിൽ ജിന്നുകളിലെ ചില പ്രത്യേക ദൂതൻമാരുമായോ ബന്ധപ്പെട്ടുകൊണ്ട് അവർക്ക് ദൈവിക സന്ദേശങ്ങൾ എത്തിക്കുന്നതിന് വല്ലവിരോധവുമുണ്ടോ? പ്രവാച കൻമാർക്ക് മനുഷ്യരിലും, ജിന്നുകളിലും നടത്തുവാനുള്ള കൃത്യങ്ങളെല്ലാം ഒരേ തര ത്തിൽപ്പെട്ടതാണോ? ഇതിലൊന്നും ഖണ്ഡിതമായ ഒരു തീരുമാനം പറയുവാൻ നമുക്ക് സാധ്യമല്ല. ഇങ്ങിനെ പല സാധ്യതയും കാണുന്നുവെന്ന് മാത്രം. ഏതായാലും, ജിന്നു കളിലേക്ക് മനുഷ്യൻ റസൂലായി നിയോഗിക്കപ്പെട്ടുകൂടാ എന്ന് വാദിക്കാൻ ന്യായമില്ല. നാം മുകളിൽ വായിച്ചു കഴിഞ്ഞതും, ജിന്നുകളിലുള്ള റസൂലുകളെപ്പറ്റി താഴെ പ്രസ്താ വിക്കുന്ന ചില സംഗതികളും ആലോചിക്കുമ്പോൾ ജിന്നുകളും പ്രവാചകൻമാരും തമ്മിൽ ആവശ്യമായ സമ്പർക്കത്തിന്റെ കാര്യം ഇവിടെ ഒരു പ്രശ്നമാകുന്നില്ലതാനും. ഏതാ യാലും ജിന്നുവർഗത്തിന്റെ അസ്തിത്വം മതിയായ ലക്ഷണങ്ങളാൽ സംശയാതീതമായി സ്ഥാപിതമായിരിക്കെ, ഇൗ സമ്പർക്ക പ്രശ്നം അതിന് അൽപമെങ്കിലും ഇളക്കം വരു ത്തുവാൻ പര്യാപ്തമല്ലെന്നാണ് ചുരുക്കത്തിൽ നമുക്ക് ഇവിടെ പറയാനുള്ളത്. ജിന്നിലും മനുഷ്യരിലും വെവ്വേറെ റസൂലുകളുണ്ടോ? "ജിന്നിലും, ഇൻസിലും റസൂലുകൾ വന്നിട്ടുണ്ടെന്ന് പറയുന്നു: പക്ഷേ, മനുഷ്യരിൽ നിന്നല്ലാതെ റസൂലുകൾ വന്നിട്ടുള്ളതിന് തെളിവില്ല; അതുകൊണ്ട് ജിന്നും ഇൻസും ഒരേ വർഗമാണെന്ന് വരുന്നു' എന്നാണ് ഇവരുടെ മറ്റൊരു വാദം. മഹ്ശറിൽ വെച്ച് ജിന്നുകളെയും മനുഷ്യരെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യമാണ് വചനംകൊണ്ട് ഉദ്ദേശ്യം: "ജിന്നിന്റെയും ഇൻസിന്റെയും സമൂഹമേ, എന്റെ ആയത്തുകൾ നിങ്ങൾക്ക് വിവ രിച്ചു തരുകയും, നിങ്ങളുടെ ഇൗ ദിവസത്തെ നിങ്ങൾ കാണുന്നതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ട് നിങ്ങളിൽ നിന്ന് നിങ്ങൾക്ക് റസൂലുകൾ വന്നില്ലേ?!.' : 130) കാട്ടിലോ മറ്റോ ഒറ്റപ്പെട്ടു ജിവിക്കുന്ന അപരിഷ്കൃത മനുഷ്യരാണ് ജിന്നുകളെന്നും, പരസ്പരം സമ്പർക്കത്തിലും ഇണക്കത്തിലും ജീവിക്കുന്ന നാടൻമാരാണ് ഇൻസുകളെ ന്നുമാണല്ലോ ഇവരുടെ വാദം. അതനുസരിച്ച് ഇൗ വചനത്തിന്റെ സാരം, " നാടൻമാരും, പരിഷ്കൃ തരുമായ ഇൻസ് വിഭാഗത്തിന് അവരിൽ നിന്നുള്ള നാടന്മാരും, അപരിഷ്കൃതരും കാടൻമാരുമായ ജിന്ന് വിഭാഗത്തിന് അവരിൽ നിന്നുള്ള കാടൻമാരും റസൂലുകളുമായി വന്നിട്ടുണ്ടെന്നായിരിക്കണമല്ലോ. അപ്പോൾ, റസൂലുകളിൽ കാടൻ വിഭാ ഗവും നാടൻ വിഭാഗവും വേണ്ടിവരും. ഇങ്ങിനെ ഇവർക്ക് വാദമുണ്ടാകുമെന്ന് തോന്നു ന്നില്ല. അല്ലെങ്കിൽ ഇൻസ് വിഭാഗമായ നാടൻമാരിൽ മാത്രമാണ് റസൂലുള്ളതെന്നും അവർതന്നെയാണ് കാടൻമാരായ ജിന്ന് വിഭാഗത്തിനും റസൂലുകളെന്നും പറയേണ്ടിവ രും. അപ്പോഴും സമ്പർക്കത്തിന്റെയും മറ്റും പ്രശ്നം നേരിടും. ഇന്നത്തെപ്പോലെ ഗതാഗ തസൗകര്യങ്ങളും സമ്പർ സാധ്യതയും ഇല്ലാതിരുന്ന മുൻകാലത്ത് വിശേഷിച്ചും. എന്നിരിക്കെ, ആയത്തിന്റെ താൽപര്യം എന്തായിരിക്കുമെന്നാണ് നാം നോക്കേണ്ട വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ത്. രണ്ടിൽ ഒരു വിധത്തിലാവാം: ഒന്ന്, രണ്ടുകൂട്ടരെയും -ജിന്നിനെയും ഇൻസിനെയും - ഒന്നിച്ചു വിളിച്ചുകൊണ്ടുള്ള ഒരു പൊതു ചോദ്യമാണല്ലോ ഇത്. അത് കൊണ്ട് ഇരു കൂട്ടരും അടങ്ങുന്ന ആ സമൂഹത്തിൽ നിന്ന് അവർക്ക് റസൂലുകൾ വന്നിരു ന്നില്ലേ എന്നാ യിരിക്കാം ചോദ്യത്തിന്റെ താൽപര്യം. ഇങ്ങിനെയാണെങ്കിൽ, റസൂലുകൾ വന്നിട്ടുള്ളത് യഥാർത്ഥത്തിൽ മനുഷ്യരിൽ നിന്ന് മാത്രമോ, ജിന്നുകളിൽ നിന്ന് മാത്രമോ ആയിരു ന്നാലും പ്രസ്തുത ചോദ്യം ചോദിക്കാവുന്നതാണ്. അഥവാ, രണ്ട് കൂട്ടരിൽ നിന്നും വെവ്വേറെ റസൂലുകൾ വന്നിരിക്കണമെന്നില്ല. മറ്റൊന്ന്, രണ്ടു കൂട്ടരിൽനിന്നും വെവ്വേറെ റസൂലുകൾ വന്നിട്ടില്ലേ എന്നും ആവാം ഉദ്ദേശ്യം. ഇങ്ങിനെയാണെങ്കിൽ, ജിന്നുകളുടെ റസൂലും, മനുഷ്യരുടെ റസൂലും ശരിക്കും ഒരേ അർത്ഥത്തിലുളള റസൂലായിരിക്കയില്ല. നാം മുമ്പ് ചൂണ്ടിക്കാട്ടിയത്പോലെ, വ്യത്യസ്ത സ്വഭാവത്തിലുള്ള റസൂലുകളായിരിക്കും. മറ്റൊരു പ്രകാരത്തിൽ പറഞ്ഞാൽ, മനുഷ്യരിൽ നിന്നുള്ള റസൂൽ കൊണ്ടുദ്ദേശ്യം പ്രവാ ചകൻമാരായ ദൂതൻമാരും, ജിന്നുകളിൽ നിന്നുള്ള റസൂൽ കൊണ്ടുദ്ദേശ്യം ജിന്നുകളെ ഉപദേശിക്കുകയും താക്കീത് ചെയ്യുകയും ചെയ്യുന്ന ചില വ്യക്തികളും ആയിരിക്കാം ( ) സൂറഃ അഹ്ക്വാഫ് 29 ൽ അല്ലാഹു പറയുന്നു: " "ജിന്നുകളിൽ നിന്ന് ഒരു കൂട്ടരെ ശ്രദ്ധിച്ചുകേൾക്കുവാനായി നാം നിന്റെ അടുക്കലേക്ക് തിരിച്ചുവിട്ട സന്ദർഭം ഓർക്കുക. അങ്ങനെ, അവർ അതിനടുക്കൽ ഹാജ രായപ്പോൾ അവർതമ്മിൽമൗനമായിരിക്കുവീൻ എന്ന് പറഞ്ഞു. എന്നിട്ട് അത് തീർന്ന പ്പോൾ അവർ താക്കീത് നൽകുന്നവരായുംകൊണ്ട് തങ്ങളുടെ ജനതയിലേക്ക് തിരിച്ചു പോയി' ' താക്കീതുകാരൻ, മുന്നറിയിപ്പ് നൽകുന്നവൻ ( ) എന്നീ പേരുകൾ റസൂലുകളെ ഉദ്ദേശിച്ചുപറയൽ സാധാരണമാണ്താനും. കേട്ട ശേഷം സ്വജനതയെ താക്കീത് ചെയ്യാൻപോയ ജിന്നുകൾ സാധാരണ നിലയിലുള്ള ഉപദേഷ്ടാക്കൾ മാത്രമായിരുന്നില്ലെന്നാണ് ഇൗ പ്രയോഗത്തിൽ നിന്ന് വരുന്നത്. ദൈവശാസനകൾ മനുഷ്യന് മാത്രം ബാധകമാണോ? വിശേഷ ബുദ്ധിയും മറ്റും ഉള്ളത്കൊണ്ടാണ് ഇതരസൃഷ്ടികൾക്കില്ലാത്ത ഉത്തര വാദിത്വം മനുഷ്യന് നൽകിയിരിക്കുന്നതെന്ന് സൂറഃ അഹ്സാബ്: 72 ൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കകൊണ്ടും, ജിന്നിനും ഇൻസിനും ഹൃദയവും കണ്ണും, കാതും ഉണ്ടെന്ന് സൂറഃ : 179 ൽ പ്രസ്താവിച്ചിരിക്കകൊണ്ടും ഇൻസും ജിന്നും ഒരേ വർഗമാ ണ് എന്ന് വരുന്നുവെന്നാണ് വേറൊരു വാദമുള്ളത്. വിശേഷബുദ്ധിയും മറ്റും ഉള്ളത് കൊണ്ടാണ് ദൈവശാസനകൾക്കും, മത നിയമങ്ങൾക്കും മനുഷ്യൻ വിധേയനായതെന്ന് ആ ആയത്തിൽ അല്ലാഹു വ്യക്തമായി പറഞ്ഞിട്ടില്ല. എങ്കിലും, അതിൽ നിന്ന് അത് മനിലാക്കാമെന്നുള്ളതിൽ സംശയമില്ല. പക്ഷേ, മനുഷ്യനല്ലാത്ത മറ്റാർക്കും യാതൊരു തരത്തിലുള്ള നിയമങ്ങളും ശാസനകളും ബാധകമല്ലെന്ന ഒരു സൂചനയും അതിൽ ഇല്ല. മനുഷ്യന്റെ അതേ രീതിയിലും, അതേ സ്വഭാവത്തിലുമുള്ള ഉത്തരവാദിത്വം മറ്റാർക്കുമി ല്ലെന്നേ അതിൽ വരുന്നുള്ളൂ. ഇത് സംബന്ധിച്ച് കൂടുതൽ വിവരം യഥാസ്ഥാനത്ത് വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും വെച്ച് നാം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവിടെ നോക്കുക. ചുരു ക്കത്തിൽ, മനുഷ്യൻ ഏറ്റെടുക്കേണ്ടിവന്ന ഉത്തരവാദിത്വം, തികച്ചും അതേ രൂപത്തിൽ ജിന്നുകൾക്കോ മലക്കുകൾക്കോ മറ്റോ ഇല്ലെ ന്നുമാത്രം. അല്ലാഹുവിന് ആരാധന ചെയ്യു വാൻ ജിന്നും, ഇൻസും കടപ്പെട്ടവരാണ്(51:56) മലക്കുകളും അല്ലാഹുവിന് ആരാധന നടത്തുന്നു. (7:206) എല്ലാവരുടെയും ആരാധനാക്രമം ഒന്നായിരിക്കയില്ലെന്ന് വ്യക്തമാ ണല്ലോ. കണ്ണ്, കാത് മുതലായ ചില അവയവങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ടും ജിന്നുകൾ മനു ഷ്യവർഗമാണെന്ന് വിധികൽപിച്ചുകൂടാ. മനുഷ്യവർഗത്തിൽപെടാത്ത പക്ഷി മൃഗാദി കൾക്കും അങ്ങനെയുള്ള അവയവങ്ങൾ ഉള്ളത് കൊണ്ട് അവയൊന്നും മനുഷ്യനാകു ന്നില്ലല്ലോ. കസേരക്ക് കയ്യും കാലും ഉള്ളത് കൊണ്ട് അത് ജീവിയാണെന്നും വരുന്നില്ല. ഓരോന്നിന്റെയും അവയവങ്ങൾ അതിന്റെ പ്രകൃതി സ്വഭാവമനുസരിച്ചായിരിക്കും. അവ യെപ്പറ്റി പ്രസ്താവിക്കുമ്പോൾ, മനുഷ്യർക്ക് പരിചയമുള്ള വാക്കുകളിലും പേരുകളിലു മായിരിക്കും അവയെപ്പറ്റി സംസാരിക്കുക എന്ന്മാത്രം. ജിന്നുകളുടെ ഹൃദയവും, കണ്ണും, കാതും എപ്രകാരമായിരിക്കുമെന്ന് നിർണയിക്കുവാൻ നമുക്ക് കഴിവില്ല എന്നല്ലാതെ ഇത് കൊണ്ട് ജിന്നും ഇൻസും ഒരു വർഗമാണെന്ന് വിധി കൽപിച്ചുകൂടാത്തതാണ്. പ്രപഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ടസൃഷ്ടി ജിന്നുകൾ ഒരു പ്രത്യേക വർഗമാണെങ്കിൽ "പ്രപഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ട സൃഷ്ടി ' എന്ന മനുഷ്യന്റെ സ്ഥാനം നഷ്ടപ്പെടുമെന്നുള്ള ഇവരുടെ ഭയമാണ് ഇനി ആലോചിക്കുവാനുള്ളത് . മനുഷ്യൻ വളരെ ഉൽകൃഷ്ട സൃഷ്ടി തന്നെ. പക്ഷേ, പ്രപ ഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ടസൃഷ്ടിയെന്ന് തീർത്തു പറയാമോ? ഇതിന് വ്യക്തമായ യാതൊരു തെളിവുമില്ല. മനുഷ്യവർഗത്തിന്റെ ഉന്നതസ്ഥാനം ചൂണ്ടിക്കാട്ടുന്ന ഏറ്റവും വ്യക്തമായ വചനം ഇതാണ്: 70 : ഭ (ആദമിന്റെ സന്താനങ്ങളെ നാം ആദരിച്ചിട്ടുണ്ട് . കരയിലും, കടലിലും നാം അവരെ വഹിച്ചുകൊ ണ്ടുപോകുകയും , അവർക്ക് നല്ല വസ്തുക്കളിൽ നിന്നും ആഹാരം കൊടുക്കുകയും ചെയ്തു. നാം സൃഷ്ടിച്ചിട്ടുള്ളവരിൽ വളരെ എണ്ണത്തെക്കാളും അവരെ നാം ശ്രേഷ്ഠ രാക്കുകയും ചെയ്തിരിക്കുന്നു.) എല്ലാവരെക്കാളും ശ്രേഷ്ഠരാക്കി എന്ന് അല്ലാഹു പറ യുന്നില്ല. വളരെ എണ്ണത്തെക്കാളും ശ്രേഷ്ഠത നൽകി( ) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റേതെങ്കിലും വാക്യങ്ങളിൽ നിന്ന് മനുഷ്യൻ പ്രപഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ട സൃഷ്ടിയാണെന്ന് വല്ലവർക്കും തോന്നിയാൽ തന്നെയും ഈ സ്പഷ്ട മായ വചനത്തിനെതിരിൽ അത് സ്വീകാര്യമായിരിക്കുകയില്ല. അപ്പോൾ, ചില സൃഷ്ടി കളെങ്കിലും ചുരുങ്ങിയത് മനുഷ്യരെപോലെ ശ്രേഷ്ഠതയുള്ളവർ വേറെ ഉണ്ടായിരിക്ക ണമല്ലോ. ഈ സൃഷ്ടികൾ ആരായിരിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിന് മാത്രമേ അറിയൂ. മനുഷ്യർക്കറിയാത്ത എത്രയോ സൃഷ്ടികൾ ഈ പ്രപഞ്ചത്തിൽ വേറെ ഉണ്ടായിരിക്കാവുന്നതാണ് (നിങ്ങളറിയാത്തത് അവൻ സൃഷ്ടിക്കുന്നു.) എന്നാൽ, മനുഷ്യൻ ജിന്നുകളെക്കാൾ ഉൽകൃഷ്ടനാണെന്നതിൽ മുസ്ലിംകൾക്കിട യിൽ തർക്കമില്ല. അവർ ബുദ്ധിജീവികളും, മതാവലംബികളും ആണെന്നുള്ളത് കൊണ്ട് മനുഷ്യന്റെ ഉൽകൃഷ്ടതക്കോ,ഔന്നത്യത്തിനോ യാതൊരു വിഘ്നവും നേരിടുവാനു വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും മില്ല. അങ്ങിനെ ഇവർക്ക് ഒരു ഭയം തോന്നാനുള്ള കാരണം എന്താണാവോ?! ബുദ്ധി ജീവികളായ മനുഷ്യന്റെ അറിവിൽ പെട്ടിടത്തോളം, മനുഷ്യനും ജിന്നിനും പുറമെയു ള്ളത് മലക്കുകളാണ്. മലക്കുകളും, മനുഷ്യരും തമ്മിൽ നോക്കുമ്പോൾ കൂടുതൽ ശേ ഷ്ഠത ആർക്കാണെന്നതിൽ മുസ്ലിംകളിൽ ഭിന്നാഭിപ്രായമാണുള്ളത്. ഖണ്ഡിത മായ തെളിവ് ഇല്ലാത്തതാണിതിന് കാരണം. മലക്കുകൾക്കാണ് കൂടുതൽ ശ്രേഷ്ഠത എന്നാണ് ) വിഭാഗവും , ചില തത്വ ശാസ്ത്രജ്ഞൻമാരും , വിഭാഗക്കാരായ ചുരുക്കം പണ്ഡിതൻമാരും പറയുന്നത്. ഇമാം സമ്ഖ്ശരീ ( ) ഇൗ വിഷയത്തിൽ വലിയ ഒരു പ്രസ്താവന തന്നെ ചെയ്തിട്ടുണ്ട് . മലക്കുകൾക്ക് ശ്രേഷ്ഠത നൽകുവാൻ അദ്ദേഹം പറഞ്ഞ ന്യായങ്ങളിൽ, നബിമാരെപ്പറ്റി മര്യാദകേട് പറഞ്ഞുപോയിട്ടുണ്ടെന്ന്പോലും ചിലർ ആക്ഷേപിച്ചിരിക്കുന്നു. പക്ഷേ, ന്നത്തിൽപെട്ട ബഹുഭൂരിഭാഗവും അഭിപ്രായപെടുന്നതും, പൊതുവിൽ മുസ്ലിംകൾ അംഗീകരിച്ചു വരുന്നതും മനുഷ്യവർഗത്തിലെ സജ്ജനങ്ങൾ മറ്റേത് വർഗത്തെക്കാളും ശ്രേഷ്ഠന്മാരാകുന്നുവെന്നത്രെ. വിശദീകരണ വേളയിൽ അഭിപ്രായ വ്യത്യാസങ്ങൾ പലതും കാണാം.( ) വാസ്തവത്തിൽ ശൈഖ് അബ്ദുൽവഹാബ് നജ്ജാർ മുതലായവർ പറഞ്ഞത്പോലെ മലക്കുകളോ മനുഷ്യരോ ആരാണ് കൂടുതൽ ശ്രേഷ്ഠതയുള്ളവർ എന്നതിനെപ്പറ്റി ഒരു തീരുമാനമോ വിശദീകരണമോ പറയാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. ഒന്നിനും വേണ്ടത്ര തെളിവുകളില്ല. മനുഷ്യൻ നന്നായി തീർന്നാൽ ശ്രേഷ്ഠനാ കുവാനും, ദുഷിച്ചാൽ നികൃഷ്ടനാകുവാനും സാധ്യമാണ് എന്ന് വെച്ച് നമുക്ക് സമാധാനിക്കുക. ഇൗ ഭൗമിക ജീവികളിൽ ഉൽകൃഷ്ടൻ താൻ തന്നെ എന്ന് മനുഷ്യന് തീർച്ചയായും അഭിമാനിക്കാവുന്നതാകുന്നു. രിജാൽ( ) എന്ന വാക്ക് (ജിന്നിൽ നിന്നുള്ള പുരുഷൻമാർ) എന്ന് (സൂറഃ ജിന്നിൽ) പറഞ്ഞിരിക്കുന്നു. ഇതിലെ "രിജാൽ' എന്ന വാക്ക് മനുഷ്യരിലുള്ള പുരുഷൻമാർക്കേ പറയാവൂ എന്നും, അത്കൊണ്ട് ജിന്നുകൾ മനുഷ്യരാണ് എന്നുമുള്ള വാദമാണ് ഇനി ബാക്കിയുള്ളത്. മനുഷ്യരിലുള്ള പുരുഷൻമാർക്കാണ് സാധാരണയായി "രിജാൽ' എന്ന് പറയാറുള്ളത് എന്നല്ലാതെ, ജിന്ന് വർഗത്തിൽപെട്ടവർക്ക് ഇൗ വാക്ക് ഉപയോഗിച്ചു കൂടാ എന്നതിന് യാതൊരു രേഖയുമില്ല. ഇമാംറാസി(റ) ഇത് പ്രത്യേകം എടുത്തു പറഞ്ഞി ട്ടുണ്ട്.( 622 ക്ലഡ 8 ) ഇനി("രിജാലി'ന്റെ അർത്ഥം ഭാഷയിൽ അങ്ങിനെതന്നെ യാണെന്ന് സമ്മതിക്കുക എന്നാലും, ജിന്നുകളെക്കുറിച്ച് അത് ഉപയോഗിക്കുന്നതിന് യാതൊരു വിരോധവുമില്ല. മനുഷ്യരിലെന്നപോലെ, ജിന്നുകളിലെ ഒരോ തരക്കാരെപ്പ റ്റിയും ഉപയോഗിക്കുവാനുള്ള പ്രത്യേക വാക്കുകൾ മനുഷ്യർക്ക് അപരിചിതമാണ്. അത്കൊണ്ട് സാദൃശ്യ ( )രൂപത്തിലോ ഉപമാ ( ) രൂപത്തിലോ അങ്ങിനെ ഉപ യോഗിച്ചതായിരിക്കുവാൻ സാധ്യതയുണ്ട്. സൂറത്തുൽ ജിന്നിലെ ആയത്തിൽ ആദ്യം മനുഷ്യരിലുള്ള പുരുഷൻമാരെക്കുറിച്ച് ( ) എന്ന് പറഞ്ഞതിനെതുടർന്നാണ് ( ) കശ്ശാഫ് ( ) എന്ന പ്രസിദ്ധ തഫ്സീറിന്റെ കർത്താവും വിഭാഗത്തിലെ ഒരു നേതാവുമാണ് ഇമാം സമഖ്ശരീ( ) വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും ജിന്നുകളിലുള്ള പുരുഷൻമാർ( ) എന്ന് പറഞ്ഞിരിക്കുന്നത്. ആദ്യത്തെതി നോട് കിടയൊപ്പിച്ചു രണ്ടാമത്തെതിലും അതേ വാക്ക് ഉപയോഗിച്ചതും ആവാം. ഇതിന് അറബി സാഹിത്യ ശാസ്ത്രത്തിൽ. എന്നാണ് പേര്. അറബി ഭാ ഷയിൽ മാത്രമ ല്ല, മറ്റു ഭാഷകളിലും പതിവുള്ളതാണീ പ്രയോഗം. ബൈബ്ളിലെ പ്രസ്താവനകൾ ജിന്നുകൾ മനുഷ്യവർഗം തന്നെയാണെന്ന വാദത്തിന് വേറൊരു തെളിവ് ഇവർ ചൂണ്ടി ക്കാട്ടാറുണ്ട്. സുലൈമാൻ നബി(അ)ക്ക് ജിന്നുകളെ അല്ലാഹു കീഴ്പ്പെടുത്തിയിരുന്നു വെന്നും, വമ്പിച്ച കെട്ടിടങ്ങൾ നിർമിക്കുക മുതലായ ഭാരിച്ച പലജോലികളും അവർ അദ്ദേഹത്തിന് വേണ്ടി ചെയ്തിരുന്നുവെന്നും പറഞ്ഞിരിക്കുന്നുവല്ലോ. ബൈബ്ളിൽ ഇൗ ജോലികളെക്കുറിച്ച് പറയുമ്പോൾ ജിന്നുകളെപ്പറ്റി ഒന്നും പ്രസ്താ വിച്ചു കാണുന്നില്ല. മാത്രമല്ല, അന്യൻമാരെ ദാവൂദ് നബി (അ)എണ്ണം നോക്കിയതുപോലെ അദ്ദേഹവും എണ്ണം നോക്കിയെന്നും , ആയിരക്ക ണക്കിൽ ആളുകളെ കല്ലുവെട്ടുകാരും, ചുമട്ടുകാരും മറ്റുമായി നിശ്ചയിച്ചുവെന്നും ബൈബ്ൾ (2. ദിനവൃത്താന്തം 2: 17,18ൽ) പ്രസ്താവിച്ചിരിക്കുന്നു. ഉൾപ്പെടാത്തവരെ ഊഴിയവേലക്കാരാക്കുകയും, ആരെയും ദാസൻമാ രാക്കാതിരിക്കുകയും ചെയ്തുവെന്നും അതിൽ(2: ദിനവൃത്താന്തം 8:7-10ൽ) പ്രസ്താ വിച്ചിരിക്കുന്നു. കണക്കെടുത്ത് അവരെ പ്രമാണിമാരായും, ന്യായാധി പൻമാരായും , സ്തോത്രകീർത്തനങ്ങൾ നടത്തുന്നവരായും മറ്റും നിയമിക്കുകയും ചെയ്തു. (1. ദിനവൃത്താന്തം 23:2-5 ൽ) അപ്പോൾ, അപരി ഷ്കൃതരുമായ ആ അന്യ ജനവിഭാഗമാണ് സുലൈമാൻ നബി(അ)ക്ക് കീഴ്പ്പെടുത്തി ക്കൊടുക്കപ്പെട്ട ജിന്നുകൾ എന്നും, ആ അപരിഷ്കൃത വിഭാഗത്തിലുള്ള കടുത്ത പോക്കി രികളാണ് അദ്ദേഹത്തിന് കീഴ്പ്പെടുത്തപ്പെട്ടിരുന്നതായി പറഞ്ഞ ശൈത്വാൻമാർ എന്നുമാണ് ഇവർ സമർത്ഥിക്കുന്നത്. മേപ്പടി സംഭവങ്ങൾ വിവരിച്ചതിൽ മനുഷ്യരല്ലാത്ത മറ്റൊരു വർഗത്തെക്കുറിച്ച് ബൈബ്ളിൽ പ്രസ്താവിച്ചിട്ടില്ല എന്നുള്ളത് ശരിയാണ്. ഒരു കാര്യം പ്രസ്താവിക്കാ ത്തതുകൊണ്ട് അങ്ങിനെ ഒരു കാര്യം തന്നെ ഇല്ലെന്ന് വരികയില്ല. പറ ഞ്ഞിട്ടുള്ളവരും, അല്ലാത്തവരുമായ പല നബിമാരെക്കുറിച്ചും പല സംഭവങ്ങൾ വിശദീ കരിച്ചു പറയാറുള്ള ബൈബ്ളിന്റെ(തൗറാത്ത് വിഭാഗത്തിലെ) പുസ്തകങ്ങളിൽ എവി ടെയും സ്പർശിക്കുക പോലും ചെയ്യാത്ത ചില സംഭവങ്ങൾ കാണാവു ന്നതാണ്. അവയിൽ പ്രസ്താവിച്ച സംഭവങ്ങളുടെ വിവരണത്തിൽ, അവയും തമ്മിൽ പലപ്പോഴും വ്യത്യാസമോ വൈരുദ്ധ്യമോ കാണാറും ഉണ്ട്. അക്കാരണത്താൽ, പ്രസ്താവനകളെ ബൈബ്ളിന്റെ പ്രസ്താവനക്കനുസരിച്ച് വ്യഖ്യാനിക്കു ന്നത് ഒരിക്കലും ശരിയല്ല. ആദം നബി(അ)ക്ക് മലക്കുകൾ സുജൂദ് ചെയ്തതും , ഇബ്ലീസ് ചെയ്യാതിരുന്നതും ബൈബ്ളിൽ പറയുന്നില്ല. അങ്ങനെ പല ഉദാഹരണ ങ്ങളും. സുലൈമാൻ നബി(അ) ജനങ്ങളുടെ കണക്കെടുക്കുന്നതിനു മുമ്പ് പിതാവ് ദാവൂദ് നബി(അ) അവരുടെ കണക്കെടുക്കുകയുണ്ടായെന്ന് പറഞ്ഞുവല്ലോ. എന്നാൽ, ദാവൂദ് നബി(അ) അവരുടെ കണക്കെടുക്കുവാൻ കാരണം തന്നെ, "സാത്താനാ'യിരുന്നു (ശൈ ത്വാനായിരുന്നു) വെന്നാണ് ബൈബ്ളിന്റെ അതേ പുസ്തകം പറയുന്നത്. "അനന്തരം വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും സാത്താൻ വിരോധമായി എഴുന്നേറ്റു എണ്ണുവാൻ ദാവീ ദിന്ന് തോന്നിച്ചു.' (1.ദി.വൃ.21:1) ഇതാണതിലെ വാചകം. പിശാചിന്റെ പ്രേരണക്ക് ദാവൂദ് (അ) വഴിപ്പെട്ടുവെന്ന് നാം കരുതുന്നില്ല. എങ്കിലും , മനുഷ്യന ല്ലാത്ത ഒരു "സാത്താൻ' ഉണ്ടെന്ന് ബൈബ്ളും പറയുന്നുണ്ടെന്ന് ഇതിൽ നിന്നറിയാമല്ലോ. ഇൗ സ്ഥലത്ത് മാത്ര മല്ല, പല സ്ഥലങ്ങളിലും ബൈബ്ൾ ജിന്നിനെയും ശൈത്വാനെയും കുറിച്ച് പറഞ്ഞിട്ടു ള്ളത് കാണാം . " ഭൂതം, സാത്താൻ, പിശാച്,ദുഷ്ടൻ, ദേവൻ,ദുർഭൂതം' എന്നിങ്ങനെ യുള്ള പേരുകളിലാണ് അത് ബൈബ്ളിന്റെ മലയാളപതിപ്പിൽ ചേർത്തിട്ടുള്ളത് ( ) . ബൈബ്ളിന്റെ നിഘണ്ടുവായ "വേദ പുസ്തക നിഘണ്ടു'വിൽ "ഭൂത'ങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ ഇങ്ങിനെ പറയുന്നു: " വിദ്യാഭ്യാസവും,പരിഷ്ക്കാരവുമുള്ളവർ, അപരിഷ്കൃതൻമാരെപ്പോലെ ഇപ്രകാരം വിശ്വസിക്കുന്നില്ലെങ്കിലും അദൃശ്യമായി ജീവി ക്കുന്ന അനേകം ആത്മാക്കൾ ഉണ്ടെന്നുള്ളതിന് ലക്ഷ്യങ്ങൾ കാണാവുന്നതാണെന്ന് സമ്മതിക്കും. ഇൗ ആത്മാക്കളിൽ ചിലത് നല്ലതും , ചിലത് ചീത്തയുമാണ്. (വേ.പു.നി. ഭാഗം 307) വിവരിക്കുന്ന മദ്ധ്യേ അതിൽ പറയുന്നു: "ചില വാക്യ ങ്ങളിൽ (ബൈബിളിൽ)"സാത്താൻ' എന്നു പേരുള്ള പിശാചുക്കൾ പലതുണ്ടെന്നും, മറ്റു ചില വാക്യങ്ങളിൽ പിശാചുക്കളുടെ തലവനായി "സാത്താൻ'എന്ന ഒരുവൻ ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ഇൗ സത്താൻമാർ മനുഷ്യരെ ദോഷം പ്രവർത്തി ക്കുന്നതിന് പ്രേരിപ്പിക്കുമെന്നും, മനുഷ്യരുടെ മേൽ കുറ്റം ആരോപിക്കുമെന്നുംസ്ലസ്ല ഹാനോക്കിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നുസ്ല. ഇവന് ദുഷ്ടൻ എന്നും പേരുണ്ട്സ്ലസ്ല ഇവൻ പിശാചുക്കളുടെ തലവനാകുന്നുസ്ലസ്ല. ഇവർ മനുഷ്യരെ വഞ്ചിക്കുന്നു.' (വേ.പു. നി.ഭാഗം 535) "മല്ലൻമാർ, വീരൻമാർ' എന്നിങ്ങനെ ചിലരെപ്പറ്റിയും ബൈബ്ൾ പറയുന്നുണ്ട് . (ഉൽപ ത്തി, 6:4; സങ്കീർത്തനങ്ങൾ, 45:3 മുതലായവ) വേദ പുസ്തക നിഘണ്ടുവിൽ ഇവരെ പ്പറ്റി ഇപ്രകാരം കാണാം. "നെഫിലീം' എന്ന എബ്രായ(അബ്രാനീ) പദം മലയാളത്തിൽ മല്ലൻമാർ എന്നു ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ ദേശക്കാർ അസുരൻമാരെ ക്കുറിച്ച് ഭയപ്പെടുന്നത് പോലെ , എബ്രായർ ഇവരെക്കുറിച്ച് ഭയപ്പെടുന്നു. "നെഫിലീം' എന്നത് ആ ദേശത്തിലെ ആദിവാസികളെക്കുറിക്കുന്നുവെന്ന് തോന്നുന്നു. പഴയ നിയ മത്തിൽ ഓഗ്, ഗോല്യത്ത് ( ) മുതലായ ചില അസാധാരണ ദൈർഘ്യമുള്ള മനുഷ്യരെക്കുറിച്ച് നാം വായിക്കുന്നു. ഇവരെയും മല്ലൻമാരെന്ന് പറഞ്ഞിരിക്കുന്നു. (വേ.പു.നി.ഭാഗം 325) "ജിന്നു'കൾ എന്ന് പറയപ്പെടുന്നത് കാടൻമാരും അപരിഷ്കൃതരുമായ ആളുകളാ ണെന്നും , "ശൈത്വാൻമാർ' എന്ന് പറയപ്പെടുന്നത് പോക്കിരികളും അതികായൻമാരു മാണെന്നും വാദിക്കുന്നവർ പ്രസ്തുത "മല്ല'ൻമാരെ തെറ്റിദ്ധരിച്ചതോ, അല്ലെങ്കിൽ കൽപി ച്ചുകൂട്ടി "ഭൂത'ങ്ങളെയും , "പിശാചു'ക്കളെയും "മല്ല'ൻമാരാക്കി ചിത്രീകരിച്ചതോ ആയി രിക്കുമെന്നാണ് തോന്നുന്നത്. മേൽ പ്രസ്താവിച്ചതിൽ നിന്ന് ഇസ്ലാം മത പ്രമാണങ്ങളിലും പറ യപ്പെടുന്ന ജിന്നും ശൈത്വാനും മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക വർഗ മാണെന്നും, മനുഷ്യവർഗത്തിലെ ഏതെങ്കിലും തരത്തിലുള്ള ഒരു വിഭാഗമല്ലെന്നും ( ) ഇയ്യോബ് , 2:1; സെഖര്യാവ്, 3:1,2; മത്തായി. 13:19; സങ്കീർത്തനങ്ങൾ, 106:37; ആവർത്തനം ,32:17 മുതലായവ നോക്കുക. വ്യാഖ്യാനക്കുറിപ്പ് ജിന്നും ശൈത്വാനും നിഷ്പക്ഷ ഹൃദയൻമാർക്കും, സത്യാന്വേഷികൾക്കും ബോധ്യപ്പെട്ടിരിക്കുമെന്ന് വിശ്വ സിക്കുന്നു. ജിന്ന് വർഗത്തെയും, പിശാചുക്കളെയും നിഷേധിക്കുന്നത് ഹദീഥിന്റെയും നിഷേധമായത് കൊണ്ടും, ഇൗ നിഷേധം അനേകം ദുർവ്യാഖ്യാന ങ്ങൾക്കും, പല മത തത്വങ്ങളുടെയും നിരാകരണത്തിനും, പരിഹാസത്തിനും ഇടവരു ത്തുന്നതാകകൊണ്ടും ഇത്രയും വിവരിക്കേണ്ടി വന്നതാണ്. അല്ലാഹു നമുക്ക് സത്യം ഗ്രഹിക്കുവാനും, അതനുസരിക്കുവാനും തൗഫീക്വ് നൽകട്ട. ആമീൻ. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ( ) നബി തിരുമേനി ˜ യുടെ "രിസാലത്തി'ന്(ദിവ്യദൗത്യത്തിന്) മുമ്പ് ആകാശത്ത് വെച്ച് മലക്കുകളിൽ നിന്ന് ജിന്നുകൾ ചില വാർത്തകൾ കട്ടുകേൾക്കാറുണ്ടായിരുന്നു വെന്നും, പിന്നീട് അത് തടയപ്പെട്ടിരിക്കുകയാണെന്നുമുള്ള വിഷയത്തിൽ, ഹദീഥും സ്വീകരിക്കുന്ന മുസ്ലിംകളിൽ തർക്കത്തിനവകാശമില്ല. മുസ്ലിംകൾ പൊതു വിൽ ഇതിൽ ഏകാഭിപ്രായക്കാരാണ്താനും. (നബിമാരുടെ കൈക്ക് വെളിപ്പെടാറുള്ള അമാനുഷിക സംഭവം)കളെ നിഷേധിക്കുന്നവർക്കും ബാഹ്യേന്ദ്രിയ ങ്ങൾക്ക് കണ്ടെത്തുവാൻ കഴിയാത്ത ജിന്ന്, ശൈത്വാൻ മുതലായവയെ നിഷേധിക്കുന്ന വർക്കും ഇത് വിശ്വസിക്കുവാൻ നിവൃത്തിയില്ലെന്ന് പറയേണ്ടതില്ല. ഭൗതിക ശാസ്ത്ര ങ്ങൾക്കും, സ്വന്തം യുക്തി ന്യായങ്ങൾക്കും യോജിക്കുന്നത് മാത്രമെ അവർക്ക് വിശ്വ സിക്കുവാൻ സാധിക്കുകയുള്ളൂ. ഇങ്ങിനെയുള്ള ചില ആളുകൾ എല്ലാ കാലത്തും മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്. അടുത്തകാലം മുതൽ നമ്മുടെ നാട്ടിൽ ഇങ്ങ നെയുള്ളവരുടെ പ്രചാരവേല വർദ്ധിച്ചു വരികയാണ്. ആത്മീയ മൂല്യങ്ങളെ "പഴഞ്ച'ൻ വിശ്വാസങ്ങളാക്കി തള്ളുകയും, ഭൗതിക വിഷയങ്ങളെ മാത്രം "പുരോഗമന'മായി ഗണി ച്ചുവരുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. അതുകൊണ്ട് ഇൗ വിഷയത്തിലുള്ള യാഥാർത്ഥ്യം എന്താണെന്ന് ഹദീഥിന്റെയും അടിസ്ഥാനത്തിൽ ചുരുക്കി വിവരിക്കുകയും, സാധാരണക്കാരും, മതപ്രമാണങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്തവ രുമായ ആളുകളെ ആശയക്കുഴപ്പത്തിലാക്കുവാൻ നിഷേധികൾ കൊണ്ടുവരാറുള്ള ന്യായ വാദങ്ങളെക്കുറിച്ച് മൊത്തത്തിൽ ഒരു പരിശോധന നടത്തുകയുമാണ് ഇൗ കുറിപ്പിന്റെ ലക്ഷ്യം. പിശാചുക്കളുടെ കട്ടുകേൾവിയെക്കുറിച്ച് പലസ്ഥലത്തും പ്രസ്താവിച്ചി ട്ടുണ്ടെങ്കിലും മൂന്ന് സൂറത്തുകളിലാണ് കൂടുതൽ സ്പഷ്ടവും വിശദവുമായി പ്രസ്താ വിച്ചിരിക്കുന്നത്. യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ആ പ്രസ്താവനകളുടെ സാരം ആർക്കും ഗ്രഹിക്കാവുന്നതാണ്. അല്ലാഹുവിന്റെ ആദ്യത്തെ പ്രസ്താവന ഇതാണ്:- വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ (തീർച്ചയായും ആകാശത്തിൽ നാം ഗ്രഹമണ്ഡലങ്ങളെ ഏർപ്പെടുത്തുകയും, നോക്കുന്നവർക്ക് അതിനെ അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. എല്ലാ ആട്ടപ്പെട്ട പിശാ ചിൽ നിന്നും അതിനെ നാം കാക്കുകയും ചെയ്തിരിക്കു ന്നു. പക്ഷേ, ആരെങ്കിലും കട്ടുകേൾക്കുവാൻ ശ്രമിച്ചാൽ പ്രത്യക്ഷമായ ഒരു തീജ്വാല അവന് പിന്നാലെ ചെല്ലുന്ന താണ്.(ഹിജ്ർ: 16-18) (നിശ്ചയമായും -ഭൂമിയോട്-ഏറ്റവും അടുത്ത ആകാശത്തെ നഷത്രങ്ങളാകുന്ന അല ങ്കാരം കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു, മുരട്ട് ശീലക്കാരായ എല്ലാ പിശാചിൽ നിന്നും കാവലായും( ആക്കിയിരിക്കുന്നു. അവർ ചെവി കൊടുത്തു കേൾക്കുകയില്ല. എല്ലാ ഭാഗത്ത് നിന്നും അവർ എറിയപ്പെടുകയും ചെയ്യുംതുരത്തിവിടുവാനായിട്ട്. നിരന്തരമായ ശിക്ഷയും അവർക്കുണ്ടായിരിക്കും. പക്ഷേ, ആരെ ങ്കിലും (ഒരു) തട്ടിയെടുക്കൽ തട്ടിയെടുത്താൽ, തുളച്ചു ചെല്ലുന്ന ഒരു തീജ്വാല അവന് പിന്നാലെ ചെല്ലുന്നതാണ്. (സ്വാഫ്ഫാത്ത് : 6-10) നബി˜ പാരായണം ചെയ്യു ന്നത്കേട്ട ജിന്നുകളുടെ ഒരു സംഘം അതിനെത്തുടർന്നു ചെയ്ത ഒരു ദീർഘമായ പ്രസ്താവന സൂറഃ ജിന്നിൽ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അതിലെ ചില വാക്യങ്ങളാണ് മൂന്നാമത്തേത്. അല്ലാഹു പറയുന്നു:- (നാം ആകാശത്തെ സ്പർശിച്ചു നോക്കി. അപ്പോൾ അതിശക്തിമത്തായ പാറാവുകാ രാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി. നാം അതിൽ നിന്ന് ചില ഇരിപ്പിടങ്ങളിൽ കേൾക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്നതായാൽ -കേൾക്കാൻ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീജ്വാല അവൻ കണ്ടെത്തുന്നതാണ്.(സൂറഃ ജിന്ന് : 8, 9) അല്ലാഹുവിന്റെ ഇൗ മൂന്ന് പ്രസ്താവനകളും തുറന്ന ഹൃദയത്തോടെ ഒരാവർത്തി വായിക്കുന്ന ആർക്കും അതിൽ നിന്ന് താഴെ പറയുന്ന സംഗതികൾ മനിലാകുമെന്ന് നിംശയം പറയാം:- നക്ഷത്രങ്ങളെ അല്ലാഹു ആകാശത്തിന് അലങ്കാരമാക്കിവെച്ചിട്ടുള്ളത്പോലെ, മുരട്ട് ശീലക്കാരായ പിശാചുക്കളിൽനിന്ന് അതിനെ സുരക്ഷിതമാക്കുവാനും അവയെ ഉപ യോഗപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അവർക്ക് ) യിലേക്ക് കയ ( താഴെ വിവരിക്കുന്നുണ്ട്. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ റിച്ചെന്നു അവരിൽ നിന്ന് വല്ലതും കട്ടുകേൾക്കുവാൻ സാധ്യമല്ല. അവിടെ അല്ലാഹു ഒരു തരം പാറാവ് ഏർപ്പെടുത്തിയിരിക്കുന്നു. അതിനാൽ, നാനാഭാഗത്ത്നിന്നും അവർ ആട്ടി ഓടിക്കപ്പെടും. വല്ല മുരട്ട്ശീലക് കാരും എന്തെങ്കിലും ഒരു വാർത്ത തട്ടിയെടു ത്താൽ തന്നെ , ശക്തിയേറിയ ഒരു തീജ്വാല അവന്റെ പിന്നാലെ ചെന്ന് അവന് നാശം വരുത്തും. ആകാശത്ത് നിന്ന് പിശാചുക്കൾ വാർത്തകൾ കട്ടുകേൾക്കുന്ന സമ്പ്രദായം മുമ്പ് ഉണ്ടായിരുന്നു. അതിനായി അവർ ആകാശത്തിൽ ചില പതിസ്ഥലങ്ങളെ ഉപ യോഗപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, അവതരണം മുതൽ -അത് നിശ്ശേഷം തടയപ്പെട്ടിരിക്കുകയാണ്. ഇങ്ങിനെ കട്ടുകേട്ടിരുന്നവർ മനുഷ്യരായി രുന്നില്ല, ജിന്ന് വർഗത്തിൽപെട്ട പിശാചുക്കളായിരുന്നു. (ആദ്യത്തെ രണ്ട് സൂറത്തുക ളിലും" പിശാചുക്കൾ' എന്നാണ് പറഞ്ഞിട്ടുള്ളത്. മൂന്നാമത്തേതിൽ നിന്ന് ആ പിശാചു ക്കൾ ജിന്നുകളാണെന്നും മനിലാക്കാം.) ഹദീഥുകളിലാകട്ടെ, കൂടുതൽ വിവരവും കാണാവുന്നതാണ്. ഇൗ വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ട കട്ടുകേൾവിയെ നിഷേധിക്കുന്ന വർ ഇൗ ആയത്തുകൾക്ക് നൽകുന്ന അർത്ഥ വ്യാഖ്യാനത്തിന്റെ സ്വഭാവം ഇതാണ്:- "പാമരജനങ്ങളെ ചൂഷണം ചെയ്യാറുള്ള ജോത്സ്യൻമാർ,പ്രശ്നക്കാർ മുതലായവരാണ് ഇൗ വചനങ്ങളിൽ പിശാച്(ശൈത്വാൻ)കൊണ്ടുദ്ദേശ്യം. ദിവ്യലോകത്ത് നടക്കുന്ന വർത്ത മാനങ്ങളും, പരിപാടികളും,ഭാവികാര്യങ്ങളും തങ്ങൾ അറിയുമെന്നും, അതിന് പല മാർഗ ങ്ങളുണ്ടെന്നും മറ്റും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും,. ചിലർ നക്ഷത്രങ്ങളുടെ ഗതി നോക്കി ഭാവികാര്യങ്ങൾ ഗണിച്ചു പറയും. 67:5 ൽ നക്ഷത്രങ്ങളെ പിശാചുക്കളുടെ ഊഹാപോഹങ്ങൾക്ക് നാം പാത്രമാക്കിയിരിക്കുന്നു' എന്ന് പറയുന്നു. 52:38 ൽ "അവർക്ക് (ദിവ്യലോകത്തിലെ വാർത്തകൾ) കേൾക്കുവാൻ (അങ്ങോട്ട് കയറിചെല്ലേണ്ടതിന്ന്)വല്ല കോണിയും ഉണ്ടോസ്ല..' എന്നും പറയുന്നു. ഇതെല്ലാം ഇങ്ങിനെയുള്ളവരെക്കുറിച്ച് പറ യുന്നതാണ്. ഇത്തരക്കാർക്ക് ഭാവിയിൽ ലോകത്ത് ജീവിക്കുവാൻ കഴിയുകയില്ല. എല്ലാ ദേശത്ത്നിന്നും അവർ ആട്ടിയോടിക്കപ്പെടും എന്ന് അല്ലാഹു ഇൗ വാക്യങ്ങളിൽ മുന്ന റിയിപ്പ് നൽകുകയാണ് ചെയ്യുന്നത്. ചെവികൊടുക്കുകയില്ല എന്ന് പറഞ്ഞതിന്റെ അർത്ഥം, ആ പിശാചുക്കൾ ഉൽകൃഷ്ടന്മാരായ ആളുകളുടെ വാക്കുകൾ കേൾക്കുകയില്ല., അഥവാ അധർമ മാർഗത്തിലാണ് ജീവിക്കുക എന്നാണ്. "അന്മിജ്വാല' ( ) കൊണ്ട് എറിയപ്പെടുമെന്ന് പറഞ്ഞത് നീചമായ കുറ്റം ചെയ്ത വരെ "തീകൊള്ളികൊണ്ടെറിഞ്ഞു' എന്ന് പറയുന്നതുപോലെയുള്ള ഒരു പ്രയോഗം മാത്ര മാകുന്നു. നക്ഷത്രങ്ങളിൽനിന്ന് പുറത്ത് വരാറുള്ള ജ്വാലകൾ പ്രകൃതിപരമായ കാരണ ങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. അല്ലാതെ, പിശാചുക്കളെ എറിയുന്നത്കൊണ്ടൊന്നുമ ല്ല. സൂറഃ ഹിജ്റിലും, സൂറഃ സ്വാഫ്ഫാത്തിലും പറഞ്ഞതിന്റെ സാരം ഇപ്പറഞ്ഞതാണ്. സൂറഃ ലും പിശാചുക്കൾക്ക് ദിവ്യലോകത്തെ വർത്തമാനം കേട്ടറിയു വാൻ കഴിയുന്നതല്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. സൂറത്തുൽ ജിന്നിൽ അവർ കട്ടുകേട്ടിരു ന്നുവെന്ന് പറഞ്ഞിരിക്കുന്നത് പ്രസ്താവനയല്ല; ജിന്നുകൾ പറഞ്ഞതിനെ ഉദ്ധരിച്ചതാണ്; (അതുകൊണ്ട് അത് ഗൗനിക്കേണ്ടതില്ല.)ഇതാണ് നിഷേധി കളുടെ വ്യാഖ്യാനത്തിന്റെ രൂപം, വചനങ്ങൾ പരസ്പരം വ്യാഖ്യാനം നൽകുന്നുവെന്നതിൽ ആർക്കും തർക്ക മില്ല. എന്നാൽ, വ്യാഖ്യാനമായ ആയത്ത് വ്യാഖ്യാനിക്കപ്പെടുന്ന ആയത്തിനെക്കാൾചുരുങ്ങിയ പക്ഷം സമനിലയിലെങ്കിലും -വ്യക്തതയുള്ളതായിരിക്കണമെന്ന് സ്പ്ഷ്ടമാ വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ണ്. സൂറഃ ഹിജ്റിലെ ആയത്തുകളെക്കാൾ, സൂറഃ സ്വാഫ്ഫാ ത്തിലെ ആയത്തുകളും, അവയെക്കാൾ സൂറഃ ജിന്നിലെ ആയത്തുകളും ഇൗ വിഷയം വ്യക്തമായി വിവരിച്ചിരിക്കുന്നു. വ്യാഖ്യാനിക് കുന്നതിൽ രണ്ടാമത്തെ സ്ഥാനം ഹദീഥുകൾക്കാണുള്ളത്. ഹദീഥുകളാണെങ്കിൽ, ആയത്തുകളിലെ ആശയം ഒന്ന്കൂടി വിശദീകരിച്ചു തരുന്നുണ്ട്. ഇൗ അടിസ്ഥാനത്തിലാണ് മുസ്ലിംകൾ കട്ടുകേൾവിയെ പ്പറ്റി വിശ്വസിക്കുന്നതും. ഇത് സംബന്ധിച്ച് ഹദീഥുകൾ പലതും ഉദ്ധരിക്കുവാനുണ്ടെ ങ്കിലും ചുരുക്കം ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം:- ബുഖാരിയും, മുസ്ലിം(റ) ഇബ്നു അ∫ാസ് (റ) ൽ നിന്ന് ഉദ്ധരിച്ച ഒരു ഹദീഥിൽ ഇപ്രകാരം കാണാം: "നബി ˜ ചില സ്വഹാബികളൊന്നിച്ച് സൂക്വു ഉക്കാള്വി ( ) ലേക്ക് പുറപ്പെട്ടു. പിശാചുക്കൾക്കും ആകാശത്തെ വർത്തമാനങ്ങൾക്കുമിടയിൽ തടം ചെയ്യപ്പെടുകയും , അവരിൽ തീജ്വാല അയക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരു ന്നു. അതിനാൽ പിശാചുക്കൾ മടങ്ങിപ്പോരേണ്ടതായി വന്നിരുന്നു. എന്തെങ്കിലും ഒരു പുതിയ സംഭവമല്ലാതെ ഇതിന് കാരണമില്ലെന്ന് കരുതി അവർ നാനാഭാഗങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. അങ്ങിനെ, തിഹാമഃയുടെ നേരെ പോയവർ നബി ˜ നഖ്ലഃ ( )യിലെത്തിയപ്പോൾ തിരുമേനിയുടെ അടുക്കൽ എത്തി. തിരുമേനി പ്രഭാ തനമസ്കാരം ( ) നിർവഹിക്കുകയായിരുന്നു. അവർ പാരായണം കേട്ടപ്പോൾ അതിലേക്ക് ശ്രദ്ധകൊടുത്തു. ഇത്തന്നെയാണ് ആകാശവാർത്ത തടയപ്പെടുവാൻ കാരണം എന്ന് അവർ പറഞ്ഞു. അനന്തരം അവർ തങ്ങളുടെ ജനതയിലേക്ക് മടങ്ങി ചെന്നു "ഞങ്ങൾ ആശ്ചര്യകരമായ ഒരു കേട്ടു' ( ) എന്നും മറ്റും പറഞ്ഞു.' നബി ˜ സ്ല. എന്ന് (സൂറത്തുൽ ജിന്ന്) അവതരിക്കു കയും ചെയ്തു.' ( ) ഇമാം ബുഖാരിയും മുസ്ലിമും (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: "ജോത്സ്യൻമാരെപ്പറ്റി നബി ˜ യോട് ചോദിക്കപ്പെട്ടു. തിരുമേനി പറഞ്ഞു: "അത് ഒന്നും തന്നെയല്ല' (നിരർത്ഥമാണ്.) സ്വഹാബികൾ പറഞ്ഞു: "ചിലപ്പോൾ അവർ പറയുന്ന കാര്യം യഥാർത്ഥമാവുന്നുണ്ടല്ലോ? തിരുമേനി പറഞ്ഞു: "യഥാർത്ഥമായിരിക്കുന്ന ആ വാക്ക് ജിന്ന് (ആകാശത്ത് നിന്ന്) തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവൻ അവന്റെ ബന്ധു വിന്റെ (ഗണിതക്കാർ മുതലായവരുടെ) ചെവിയിൽ പിടക്കോഴി "കറ കറ' ശബ്ദിക്കുന്ന തുപോലെ ശബ്ദിക്കും. അവർ അതിൽ കൂടി നൂറ് കളവും കലർത്തും.' ( ) ശഃ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് ഇപ്രകാരമാണ്: " മലക്കുകൾ അന്തരീക്ഷത്തിൽ ഇറങ്ങി വരും. അവർ ആകാശത്തുവെച്ച് തീരുമാനിക്കപ്പെട്ട ചില കാര്യത്തെക്കുറിച്ച് (തമ്മിൽ) പറയും. അപ്പോൾ പിശാചുക്കൾ അത് കട്ടുകേട്ട് അതിൽകൂടി അവരുടെ വകയായി നൂറ് കളവും ചേർത്തു ജോത്സ്യൻമാർക്ക് എത്തിക്കും'. ( ) ഇബ്നു അ∫ാസ് (റ) പറഞ്ഞതായി ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ ( ) നബി ˜ രാവിലെയും വൈകുന്നേരവും നടത്താറുണ്ടായിരുന്ന നമസ്കാരമാ ണിവിടെ ഉദ്ദേശ്യം. അന്ന് അഞ്ച് നേരത്തെ നമസ്കാരം നടപ്പിലായിട്ടുണ്ടായിരുന്നി ല്ല.( ) വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഇപ്രകാരം കാണാം. "ഒരു രാത്രി സ്വഹാബികൾ നബി ˜ യൊന്നിച്ച് ഇരിക്കുമ്പോൾ ഒരു നക്ഷത്രത്തിന്റെ ഏറും വെളിച്ചവും (കൊള്ളിമീൻ) ഉണ്ടായി. നിങ്ങൾ ജാഹിലിയ്യ ത്തിൽ ഇതിനെപ്പറ്റി എന്ത് പറഞ്ഞിരുന് നു എന്ന് നബി ˜ ചോദിച്ചു. മഹാനായ ഒരാൾ മരിച്ചിട്ടുണ്ട്; അല്ലെങ്കിൽ ജീവിച്ചിട്ടുണ്ട് എന്ന് ഞങ്ങൾ പറഞ്ഞിരുന്നുവെന്ന് അവർ മറു പടി പറഞ്ഞു. തിരുമേനി പറഞ്ഞു: അതൊന്നുമല്ല. പക്ഷേ, നമ്മുടെ റ∫് ഒരു കാര്യം തീരുമാനിച്ചാൽ ആകാശത്തുള്ളവർ അന്യോന്യം വിവരം പറയും . അങ്ങനെ ആ വർത്ത മാനം ഏറ്റവും അടുത്തുള്ള ആകാശത്തിലെത്തും. ജിന്നുകൾ ( അവരിൽ നിന്ന് ) അത് കേട്ട് തട്ടിയെടുക്കും. എന്നിട്ട് അവർ തങ്ങളുടെ ബന്ധുക്കളിലേക്ക് എറിഞ്ഞു കൊടു ക്കും(അപ്പോൾ ഇത് സംഭവിക്കുന്നു.)( ) ഭൂമിയിൽ നടപ്പിലാക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മലക്കുകൾ തമ്മിൽ സംസാരിക്കാറുള്ളതിൽ നിന്ന് ഏതോ ചിലതായിരുന്നു പിശാചുക്കൾ ഉപായത്തിൽ കേട്ടി രുന്നെതെന്നും, അല്ലാതെ അല്ലാഹുവിന്റെ ഭരണരഹസ്യങ്ങളൊന്നുമല്ലെന്നും, അവർ കേട്ട വാർത്തയിൽ കൂടി ധാരാളം കള്ളവാർത്തയും കൂട്ടി ചേർത്തുകൊണ്ടാണ് ജോത്സ്യൻമാർ മുതലായ തങ്ങളുടെ ബന്ധുക്കൾക്ക് അവർ ദുർബോധനം ചെയ്യാറെന്നും ഈ ഹദീഥു കളിൽ നിന്ന് മനിലാക്കാം. കൂടുതൽ ഉദ്ധരിച്ചു ദീർഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിന്റെ ഭരണ രഹസ്യങ്ങൾ പിശാചുക്കൾ അറിയുന്നത് പോകട്ടെ, മലക്കുക അറിയിച്ചുകൊടുത്താലല്ലാതെ - അറിയുന്നതല്ല. (പറയുക: അല്ലാഹു അല്ലാതെ, അദൃശ്യ വാർത്തയെ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ അറിയുകയില്ല.(സൂറഃ നംല് : 65) (അദൃശ്യത്തെ താൻ തൃപ്തിപ്പെട്ടിട്ടുള്ള വല്ല ദൂതനും അല്ലാതെ, തന്റെ അദൃശ്യകാര്യത്തെക്കുറിച്ച് അവൻ ഒരാൾക്കും വെളിപ്പെടു ത്തികൊടുക്കുന്നതല്ല. എന്നാൽ അതിന്റെദൂതൻമാർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്ന തിന്റെ -മുമ്പിലൂടെയും, പിമ്പിലൂടെയും അവൻ പാറാവ് ഏർപ്പെടുത്തുന്നതാണ്.(സൂറഃ ജിന്ന് 26,27) അപ്പോൾ, മലക്കുകൾ ആകാശത്തുവെച്ച് തമ്മിൽ തമ്മിൽ സംസാരിക്കു കയും പിശാചിന് തട്ടിയെടുക്കാൻ സാധ്യമാക്കുകയും ചെയ്യുന്ന വാർത്തകൾ അല്ലാഹു വിന്റെ ഇങ്ങിനെയുള്ള രഹസ്യകാര്യങ്ങളല്ലെന്ന് സ്പഷ്ടമാണ്. പിശാചുക്കളുടെ കട്ടുകേൾവിയെക്കുറിച്ച് നബി വചനങ്ങളുടെയും വ്യക്തമായ പ്രസ്താവനകളിൽ നിന്ന് മനിലാക്കേണ്ടത് എന്താണെന്ന് നാം കണ്ടു. മുൻഗാമികളും പിൻഗാമികളുമായ എല്ലാ വ്യാഖ്യാതാക്കളും - ഏതെങ്കിലും ചില്ലറ വിശദീകരണങ്ങളിൽ പരസ്പരം അൽപസ്വൽപ വ്യത്യാസം കണ്ടേക്കാമെങ്കിലും ഈ വിഷയത്തിൽ ഏകാഭിപ്രായക്കാരുമാണ്. വേണ്ടാ, പുരോഗമനത്തിന്റെയും ശാസ്ത്ര ത്തിന്റെയും നൂറ്റാണ്ടായ ഈ ഇരുപതാം നൂറ്റാണ്ടിൽ വിരചിതമായ എല്ലാ പ്രധാന വ്യാഖ്യാന ഗ്രമ്ലങ്ങളുടെ കർത്താക്കളും, പ്രഗഗ്ഗരായ മതപണ്ഡിതൻമാരും ഇതിൽ നിന്ന് ഒഴിവല്ല. ഉദാഹരണമായി, അല്ലാമാ അഹ്മദ് മുസ്ത്വഫൽ മറാഗീയുടെ തഫ്സീർ, മുഹമ്മദ് ഫരീദ് വജ്ദിയുടെ സ്വഫ്വത്തുൽ ഇർഫാൻ , സയ്യിദ് റശീദ് റിള്വാ യുടെ തഫ്സീറുൽ മനാർ, മൗലാനാ അബുൽകലാം ആസാദിന്റെ തർജുമാനുൽ (ഉർദു), സയ്യിദ് ക്വുത്ബിന്റെ "ഫീ ള്വിലാലിൽ അലീ ത്വൻത്വാവീയുടെ തഫ്സീറുൽ ജവാഹിർ, അല്ലാമാ യൂസുഫ് അലിയുടെ പരിഭാഷ(ഇം വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഗ്ലീഷ്) മുതലായ പലതും പരിശോധിച്ചാൽ ഇൗ വാസ്തവം മനിലാകും. ഇവരാരും പഴഞ്ചന്മാരായത് കൊണ്ടോ, ചിന്താ ശൂന്യരായത് കൊണ്ടോ, അനുകരണ ശീലരായത് കൊണ്ടോ ആണതെന്ന് ഇവരെപ്പറ്റി അല്പമെങ്കിലും അറിയുന്നവരാരും സംശയിക്കു കയില്ല. വിഷയം കൂടുതൽ സ്പഷ്ടമാകുന്നതിനും, തൽപരകക്ഷികൾ കുത്തിപ്പൊ ക്കാറുള്ള ചില സംശയങ്ങൾക്ക് മറുപടി മനിലാക്കുന്നതിനും ഉതകുന്ന ചില വരി കൾ മാത്രം അവയിൽ നിന്ന് ഇവിടെ ഉദ്ധരിക്കുന്നു. അല്ലാമാ മറാഗി പറയുന്നു:" മലക്കുകളിൽ നിന്ന് ചില അദൃശ്യ വാർത്തകളെ കേൾക്കു വാൻ പിശാചുക്കൾ ഉദ്ദേശിക്കുമെന്നും, അവരുടെ മേൽ തീജ്വാലകളും, കത്തുന്ന നക്ഷത്രങ്ങളും നിയോഗിക്കപ്പെടുമെന്നും വിശുദ്ധ നമുക്ക് പറഞ്ഞു തരു ന്നു. അതിന്റെ യാഥാർത്ഥ്യം എന്താണെന്ന് കണ്ടു പിടിക്കുവാൻ നാം കിണയേണ്ടതി ല്ല. കാരണം, മതിയായ ലക്ഷ്യങ്ങളോട് കൂടി അതിന്റെ ശരിയായ വിവരം ലഭിക്കുമാ റുള്ള ഉപാധികളും, മാർഗങ്ങളും നമ്മുടെ പക്കലില്ല. വന്നതും, നബി ˜ വഹ്യ് ലഭിച്ചതുമെല്ലാം വിശ്വസിക്കാതിരിക്കുവാൻ നമുക്ക് നിവൃത്തിയില്ല. അതിനപ്പുറം ഗവേഷണം നടത്തുന്നത് കേവലം ഊഹവും അനുമാനവും മാത്രമേ നേടിത്തരികയു ള്ളൂ. ഒരു മുസ്ലിമിന് അവന്റെ മതത്തിൽ മന മാധാനം കൈവരേണ്ടതിന് അതൊന്നും ആവശ്യമില്ല.' ( ) അല്ലാമാ മാറാഗിയുടെ ഇൗ പ്രസ്താവനയി ലടങ്ങിയ അതേ ആശയം മൗലാനാ ആസാദിന്റെ തർജുമാനിലും കാണാം ( ) ശൈഖ് ത്വൻത്വാവീ ( ) യുടെ ചില വാക്യങ്ങൾകൂടി ചുരുക്കി ഉദ്ധരിക്കാം. അദ്ദേഹം സൂറഃ സ്വാഫ്ഫാത്തിലെ മേലുദ്ധരിച്ച ആയത്തുകളെ ആധാരമാക്കികൊണ്ട് അതില ദ്ദേഹം കാണുന്ന പല സൂചനകളും വിവരിച്ച ശേഷം പറയുന്നു: "ഇങ്ങിനെയെല്ലാം പറ ഞ്ഞുവെങ്കിലും, വാചകങ്ങളുടെ വ്യക്തമായ സാരം, പിശാചുക്കൾ കട്ടു കേൾക്കുമെന്നും, തീജ്വാല കൊണ്ട് അവർ കരിയുമെന്നും, ചിലപ്പോൾ അത് ഏൽക്കാതെ അവർ രക്ഷപ്പെടുകയും,വീണ്ടും കള്ളൻമാരെപ്പോലെ മടങ്ങിവരുമെന്നുമൊക്കെത്തന്നെ യാണ്സ്ല ജിന്നുകളിലുള്ള പിശാചുക്കൾ മനുഷ്യ പിശാചുക്കളെപ്പോലെത്തന്നെയാണ്. (ദു ഷിച്ചവരാണ്). കാര്യമായ വ്യത്യാസമുള്ളത്, അവർ മാനുഷ ശരീരികളല്ല. ഇവർ മാനുഷ ശരീരികളാണ് എന്നുള്ളതത്രെ. മനുഷ്യരുടെ ഉൽകൃഷ്ട വികാരങ്ങൾ ( ) യിൽനിന്നുള്ള ശകലങ്ങളാകുന്നുസ്ല.. ആ ലോകവും നമ്മുടെ ബുദ്ധിയും തമ്മി ലുള്ള ബന്ധം , സൂര്യനും നമ്മുടെ കണ്ണും തമ്മിലുള്ള ബന്ധംപോലെയാണ്സ്ല..' ( ) (ഇസ്ലാമിലെ തത്വശാസ്ത്ര നിപുണൻ) എന്ന് കീർത്തിയാ ർജ്ജിച്ച ഒരു പണ്ഡിതനാണ് ഈജിപ്തുകാരനായ ത്വൻത്വാവി( അദ്ദേ ഹത്തിന്റെ "തഫ്സീറുൽ ജവാഹിറി'നെപ്പറ്റി അധികമാരെയും പറഞ്ഞറിയിക്കേ ണ്ടതില്ല. വ്യാഖ്യാന ഗ്രമ്ലമെന്നതിനെക്കാൾ, സർവ്വശാസ്ത്രവിജ്ഞാന ഗ്രമ്ലം എന്നാണിതിനെപ്പറ്റി പറയേണ്ടത്. വിവിധ ആധുനിക തത്വശാസ്ത്ര സിദ്ധാ ന്തങ്ങൾ ഇത്രയധികം വരച്ചുകാട്ടിയ ഗ്രമ്ലങ്ങൾ തുലോം കുറവാണ്. അതേ സമ യത്ത് അദ്ദേഹത്തിന്റെ "പുരോഗമനാശയങ്ങൾ'ക്കുവേണ്ടി അദ്ദേഹം വളച്ചുതിരിച്ചു വ്യാഖ്യാനിക്കാറുമില്ല. മിക്ക ആയത്തുകൾക്ക് ശേഷവും അവയോട് നാമമാത്രമെങ്കിലും ബന്ധപ്പെടുത്താവുന്ന പല ശാസ്ത്രീയ വിജ്ഞാനങ്ങളും, തത്വ ങ്ങളും അദ്ദേഹം വിവരിക്കുമെന്നുമാത്രം. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ "അറിയുക: തീജ്വാല( ) യുടെ കാര്യം മുൻ കാലത്ത് ശാസ്ത്രജ്ഞൻമാരുടെ അടുക്കൽ ഒരു തീരാ പ്രശ്നമായിരുന്നു. കാരണം, പിളരാനും കൂടാനും പാടില്ലാത്ത ഒരു ഘന പദാർത്ഥമായിരുന്നു അവരുടെ അഭിപ്രായത്തിൽ ആകാശം. അപ്പോൾ എങ്ങി നെയാണ് തീജ്വാലകൾകൊണ്ട് എറിയലും മറ്റും ഉണ്ടാവുക? ഇന്നാകട്ടെ, നമുക്ക് എന്തൊരു ആശ്വാസമാണ്?! ആധുനിക ശാസ്ത്രീയ തത്വങ്ങളനുസരിച്ച് ആകാശ നക്ഷത്രങ്ങളിൽ നിന്ന് തന്നെയുള്ള ചെറുകക്ഷണങ്ങളാണ് ഇൗ ജ്വാലകൾ(ഉൽക്കകൾ) എന്നായിരിക്കുന്നു. അപ്പോൾ നമുക്കിന്ന് യാതൊരു സംശയത്തിനും അവകാശമില്ല. ഇത് ഒരു അമാനുഷിക ദൃഷ്ടാന്തം തന്നെ! ആ കാലപ്പഴക്കം ചെന്ന ശാസ്ത്ര ത്തിന് എതിരും, നിലവിലുള്ള ആധുനിക ശാസ്ത്രത്തിന് അത് അനുകൂല വുമാണ്സ്ല..' ( ) എനി, കട്ടുകേൾവിയെ നിഷേധിക്കുന്നവർ , തങ്ങളുടെ വാദത്തോട് യോജിക്കുവാ നായി വചനങ്ങളിലെ ചില വാക്കുകൾക്ക് കൽപിക്കുന്ന അർത്ഥങ്ങളെയും തങ്ങൾക്ക് തെളിവായി ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങളെയും മറ്റും സംബ ന്ധിച്ചാണ് ആലോചിക്കുവാനുള്ളത്. വാസ്തവത്തിൽ ജിന്ന്വർഗത്തിന്റെയും അവരി ലുള്ള പിശാച് വിഭാഗത്തിന്റെയും നിഷേധത്തിൽ അധിഷ്ഠിതമാണ് ഇൗ നിഷേധവും. അതിനെപ്പറ്റി കഴിഞ്ഞ വ്യാഖ്യാനക്കുറിപ്പിൽ നാം വിവരിച്ചതാണ്. സൂറത്തുസ്വാഫ്ഫാത്തിലെ ആയത്തിൽ ഇവരുടെ വക ഒരു പുതിയ അർത്ഥം നൽകപ്പെട്ടിട്ടുള്ള വാക്യമാണ്. അവർ -പിശാചുക്കൾചെവികൊടുത്തു കേൾക്കുകയില്ല) എന്ന വാക്യം. ഇവരുടെ അടു ക്കൽ പിശാചുക്കൾ മനുഷ്യന്മാരായ സ്ഥിതിക്ക് മനുഷ്യർ തന്നെയാണെന്ന് പറയുവാൻ ഇവർ നിർബന്ധിതരായിരിക്കുകയാണ്. ആക യാൽ, ആവാക്കിന് ഉന്നത നേതാക്കന്മാർ, ഉൽകൃഷ്ടരായ ആളുകൾ' എന്നൊക്കെ യാണ് ഇവർ അർത്ഥമാക്കുന്നത്. എന്നാൽ"സംഘം, പ്രധാനികൾ, പ്രമുഖർ, കാര്യാ ലോചനയിലോ അഭിപ്രായത്തിലോ യോജിക്കുന്ന ആളുകൾ' എന്നിങ്ങനെയും ന്നാൽ "മേലേകിടയിലുള്ള, ഉന്നതമായ' എന്നുമാണ് ഭാഷാർത്ഥം. ഭാഷാർത്ഥം നോക്കു മ്പോൾ ഇവർ കൽപിച്ച അർത്ഥത്തിൽ വലിയൊരു അബദ്ധമുണ്ടെന്ന് പറഞ്ഞുകൂടാ. പക്ഷേ, രണ്ടു പദങ്ങളും ചേർന്ന് എന്ന് പറയുമ്പോൾ അതിന്റെ ഉദ്ദേശ്യം എന്താണെന്നാണ് നോക്കേണ്ടത്. നിഘണ്ടുകളിൽ അതിന് കാണുന്ന അർത്ഥങ്ങൾ , ആകാശലോകം, സ്വർഗീയ നഗരം, ആത്മീയ ജീവികളുടെ ലോകം' എന്നിങ്ങനെയാ ണ്. ( ) " ഉൽകൃഷ്ടൻമാർ എന്നോ, "ഉന്നത നേതാക്കൾ' എന്നോ പോലെയുള്ള അർത്ഥ ങ്ങൾ കാണപ്പെടുന്നില്ല. വ്യാഖ്യാതാക്കളാകട്ടെ, "മലക്കുകൾ, മലക്കുകളിൽ പ്രധാനികൾ, ആകാശലോകവും അതിലെ മലക്കുകളും, മലക്കുകളുടെ ഉന്നത സമൂഹം' എന്നിത്യാദി അർത്ഥങ്ങൾ മാത്രമാണിതിന് നൽകുന്നത്. ( ) അല്ലാമാ ഫരീദ് വജ്ദീ ഇങ്ങിനെയും കൂടി പറഞ്ഞു കാണുന്നു: "മലക്കുകളായിരിക്കും അവർ. ഒരു പക്ഷേ, ആ ( ) ഒലമ്ലി, ഇശ്യേ മുതലായവ ( ) ഠവല ഋഃമഹലേറ അിഴലഹെ. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഉന്നതലോക (നക്ഷത്ര)ങ്ങളിലെ നിവാസികളാണെന്നും, അല്ലെങ്കിൽ അവിടെയുള്ള മല ക്കുകളാണെന്നും വരാം. ( ) യുടെ അർത്ഥം നിർണയിക്കുവാൻ നിന്നും, ഹദീഥിൽ നിന്നും നമുക്ക് വല്ലതും ലഭിക്കുവാനുണ്ടോ എന്ന് കൂടി നോക്കാം . സൂറഃ സ്വാദ് 60-63 ആയ ത്തുകളിൽ നരകവാസികൾ തമ്മിൽ ഉണ്ടാകുന്ന ചില വിവാദങ്ങളെപ്പറ്റി പ്രസ്താവി ക്കുന്നുണ്ട്. അതിന് ശേഷം അതിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് 64-ാം ആയത്തിൽ "അത് യഥാർത്ഥം തന്നെയാണ്, നരകക്കാർ പരസ്പരം നടത്തുന്ന വിവാദമാണ്' ( ) എന്ന് പറഞ്ഞു ആവിഷയം അവസാനിപ്പിക്കുന്നു. പിന്നീട് നബി ജനങ്ങളോട് പറയണം ( ) എന്ന് കൽപിച്ചുകൊണ്ട് 65 മുതൽ 70 കൂടിയ വചനങ്ങളിൽ പല കാര്യങ്ങളും അല്ലാഹു പ്രസ്താവിക്കുന്നു. അതിനിടയിലുള്ള 69-ാം വചനം ഇപ്രകാരമാണ്; ക്കുറിച്ച് അവർ തർക്കം നടത്തിക്കൊണ്ടിരുന്ന അവസരത്തിൽ എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല.) 70 ൽ (ഒരു സ്പഷ്ടമായ താക്കീതു കാരനാണെന്നതിനാലല്ലാതെ എനിക്ക് " വഹ്യ്' നൽകപ്പെടുന്നില്ല) എന്നും പറയുന്നു. അടുത്തത് 71-ാം വചനം ഇപ്രകാരമാണ് (അ തായത്, ഞാൻ കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുവാൻ പോകുന്നുവെന്ന് നിന്റെ റ∫് മലക്കുകളോട് പറഞ്ഞ സന്ദർഭം.) തുടർന്നുകൊണ്ട് ആദം (അ)നെ സൃഷ്ടിക്കു വാൻ ഉദ്ദേശിക്കുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോൾ അവർ പറഞ്ഞിരു ന്നു(സൂറഃ അൽബക്വറഃ 30 ൽ പ്രസ്താവിക്കപ്പെട്ട) മറുപടിയാണെന്നും വ്യക്തമാണ്. എന്നാൽ, ഇൗ വാസ്തവം സമ്മതിച്ചാൽ, കട്ടുകേൾവിയുടെ നിഷേധവും, ജിന്ന് വർഗ ത്തിന്റെ നിഷേധവും പിൻവലിക്കേണ്ടിവരുമല്ലോ. അതിന് ഇവർ ഉപയോഗിച്ച സൂത്രം കാണുമ്പോൾ നാം അമ്പരന്നു പോകും! കുറേ മുമ്പ് (64-ാം വചനത്തിൽ ) പറഞ്ഞവ സാനിപ്പിക്കുകയും , പിന്നീട് വേറെ കുറേ കാര്യങ്ങൾ പുതുതായി പറയുകയും ചെയ്തി ട്ടുള്ള നരകക്കാരുടെ ആ വിവാദമാണ്പോൽ 69-ാം ആയത്തിൽ ചൂണ്ടിക്കാട്ടുന്ന തർക്കവും! ആ നരകവാസികളിൽ മേലേക്കിടയിലുള്ള നേതാക്കൻമാരാണ്പോൽ ( ) സ്വന്തം ആശയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ക്വുർ ആൻ വാക്യങ്ങൾക്ക് ഇമ്മാതിരി വ്യാഖ്യാനം നൽകുവാൻ അതിന്റെ അനുയായികൾക്ക് ധൈര്യം തോന്നുന്നത് അത്യാശ്ചര്യം തന്നെ! അല്ലാഹു നമുക്കും അവർക്കും പൊറു ത്തുതരട്ടെ, ആമീൻ. (കൂടുതൽ വിവരം തൽസ്ഥാനത്ത് വെച്ച് കാണാം. ) സൂറത്തുൽ ജിന്നിൽ, ഞങ്ങൾ ആകാശം സ്പർശിച്ചുനോക്കുമ്പോൾ അത് പാറാവുകാ രാൽ നിറക്കപ്പെട്ടിരിക്കുന്നു( ) എന്ന് പറഞ്ഞുവല്ലോ. സ്ഥിതി ചെയ്യുന്നത് ആകാശത്താണെന്നും, അത് മല ക്കുകളാവാനേ സാധ്യത യുള്ളൂവെന്നും അതിൽ നിന്നും വ്യക്തമായി മനിലാക്കാം. കൊണ്ടുദ്ദേശ്യം മനുഷ്യനേതാക്കളല്ല, മലക്കുകൾ തന്നെയാണെന്ന് ( ) വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഹദീഥിൽ നിന്നും മനിലാക്കുവാൻ കഴിയും. ഇബ്നു അബ്ദുർ റഹ്മാനുബ്നു (റ) ( ) എന്നീ സ്വഹാബികളിൽ നിന്നായി ഇമാം അഹ്മദും, തീർമിദിയും(റ) മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീ ഥിന്റെ ചുരുക്കം ഇതാണ്: നബി ˜ പറഞ്ഞു: "ഞാൻ എന്റെ റ∫ിനെ സ്വപ്നത്തിൽ കണ്ടു. എന്തു കാര്യത്തിലാണ് തർക്കിക്കുന്നത് ( )എന്നറിയാമോ എന്ന് റ∫് എന്നോട് ചോദിച്ചു. നിനക്കാണല്ലോ നല്ലപോലെ അറിയുക( ) എന്ന് ഞാൻ മറുപടി പറഞ്ഞു. എനിക്ക് കാര്യം മനിലായി . ഞാൻ പറഞ്ഞു: അതെ, പാപങ്ങൾ പൊറുപ്പിക്കുന്ന (പുണ്യമായ) കാര്യങ്ങളെക്കുറിച്ചാണ്'. (തുടർന്നു കൊണ്ട് പല പുണ്യ കർമങ്ങളെയും അതിൽ പ്രസ്താവിച്ചിട്ടുണ്ട്.) ചുരുക്കത്തിൽ -ഇവർ പറഞ്ഞത്പോലെ എന്നത് മലക്കുകളാണെന്ന് ഒരിക്കൽ ആരോ അങ്ങ് പറയുകയും, ബാക്കിയുള്ളവർ അതേപടി ഏറ്റുപാടുകയും ചെയ്ത'തല്ലെന്നും, നിന്നും ഹദീഥിൽ നിന്നും മനിലാക്കിയതാണെന്നും വ്യക്തമായല്ലോ. എനി , ഇവർ തെളിവിന് കൊണ്ടു വന്ന ചില വചനങ്ങൾ പരിശോധി ക്കാം. 1-ാമത്തെത് 67: 5 ലാണല്ലോ. ആ ആയത്ത് ഇതാണ്: "ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ പിശാചുക്കളെ എറിയുന്നതും ആക്കിയിരിക്കുന്നു. അവർക്ക് നാം കത്തിജ്ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു'. ഇതാണ് ഇൗ ആയത്തിന്റെ ശരിയായ അർത്ഥം . ക്വുർ ആൻ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചിട്ടുള്ള അർത്ഥവും ഇത് തന്നെ. മാത്രമല്ല, നക്ഷ ത്രങ്ങളാകുന്ന അലങ്കാരം കൊണ്ട് ആകാശത്തെ അലങ്കരിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്ന മിക്ക ആയത്തുകളും പരിശോധിച്ചാൽ ഇൗ അർത്ഥമാണ് ഇവിടെയും യോജിച്ചതെന്ന് കാണാം:- മുകളിൽ ഉദ്ധരിച്ച മൂന്ന് സൂറത്തുകളിലെ ആയത്തുകളും നോക്കുക. ഒന്നാമത്തെ തിൽ "എല്ലാ ആട്ടപ്പെട്ട പിശാചിൽ നിന്നും അവയെ നാം കാക്കുകയും ചെയ്തിട്ടുണ്ട്' ( )എന്നും, രണ്ടാമത്തെതിൽ, "എല്ലാ മുരട്ട് ശീലക്കാരനായ പിശാചിൽ നിന്ന് കാവലും ആക്കിയിരിക്കുന്നു'( ) എന്നും തുരത്തി വിടുവാനായി എല്ലാ ഭാഗത്ത് നിന്നും അവർ എറിയപ്പെടും ( ) എന്നും പറയുന്നു. "ശക്തിമത്തായ പാറാവുകാരാൽ ആകാശം നിറക്കപ്പെട്ടിരിക്കുന്നു' ( ) എന്ന് മൂന്നാമത്തെതിലും. കാണാം. സൂറഃ ഹാമീം സജദഃ 12 ൽ, "ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു; കാവലും ആക്കിയിരിക്കുന്നു'. ( വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഇതെല്ലാം കണക്കിലെടുത്തു കൊണ്ട് സൂറഃ മുൽകിലെ ആയത്തിൽ എന്ന വാക്കിന് "അവയെ നാം പിശാചുക്കളെ എറിയുന്ന താക്കി' എന്നാണോ അർത്ഥം കൊടുക്കേണ്ടത്. അതല്ല, "പിശാചുക്കളുടെ ഊഹങ്ങൾക്ക് പാത്രമാക്കി' എന്നാണോ അർത്ഥം കൊടുക്കേണ്ടത്? നിഷ്പക്ഷ ബുദ്ധിയോടെ ഒന്ന് ആലോചിച്ചു നോക്കുക! ( ) (റജ്മ്) എന്നതിന്റെ ബഹുവചനമാണ് ( ) (റുജൂമ്) എന്നത്. എറിയപ്പെടുന്ന വസ്തു( മ്പഘഞ്ചീഷ സ്ലില ) എന്നും, "ഊഹം' ( )എന്നും ഭാഷയിൽ അതിനർത്ഥമുണ്ട് . പക്ഷേ, മേൽ ചൂണ്ടിക്കാട്ടിയത്പോലുള്ള വസ്തുതകൾ മുമ്പിലു ള്ളത് കൊണ്ട് മാത്രമാണ് "എറിയപ്പെടുന്നത്' എന്ന് എല്ലാവരും അതിന്നർത്ഥം സ്വീക രിച്ചത്. ഒന്നിലധികം അർത്ഥം വരാവുന്നതോ,വേണ്ടത്ര വ്യക്തമല്ലെന്ന് തോന്നുന്നതോ ആയ ആയത്തുകൾക്ക് അവയെക്കാൾ വ്യക്തവും വിശദവുമായ മറ്റു ആയത്തുകളോട് യോജിക്കുന്ന അർത്ഥ വ്യാഖ്യാനമാണ് നൽകേണ്ടതെന്നുള്ളത് തർക്കമറ്റ ഒരു നിയമ മത്രെ. എന്നിരിക്കെ, ഏതെങ്കിലും അറിയപ്പെടാത്ത ചിലർ ആവാക്കിന് "ഊഹങ്ങൾ' എന്ന് അർത്ഥം കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ, അത് സ്വീകാര്യമല്ല. അത്കൊണ്ടാണ് ഇങ്ങിനെയും ഒരു അഭിപ്രായമുണ്ടെന്ന് തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയ ഇമാം ബൈള്വാവി(റ)-ദുർ∫ലമോ തള്ളപ്പെട്ടതോ ആയ അഭിപ്രായങ്ങൾ ഉദ്ധരിക്കുമ്പോൾ അദ്ദേഹവും മറ്റുള്ളവരും ചെയ്യാറുള്ളതുപോലെ - അത് ഉദ്ധരിച്ചപ്പോൾ,ആരോ പറ ഞ്ഞിട്ടുണ്ട്' ) എന്ന് പറഞ്ഞു അതിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയതും. ഇമാം ബൈള്വാവീ(റ) ആ അഭിപ്രായം സ്വീകരിച്ച ആളല്ല. ആണെന്ന് സങ്കൽപിച്ചാൽ തന്നെ, അദ്ദേഹം ജിന്ന് വർഗത്തെയോ, പിശാചുക്കളുടെ കട്ടുകേൾവിയെയോ നിഷേധിക്കുന്ന ആളുമല്ലസ്ഥാപിക്കുന്ന ആളാണ് - എന്ന്കൂടി ഓർക്കേണ്ടതുണ്ട്. "കട്ടുകേൾക്കൽ വാദത്തെ അടിയോടെ തുടച്ചു നീക്കുന്നതാണെന്നുള്ള നിഗമന ത്തോടെ ഇവർ എടുത്തു കാട്ടുന്ന 2-ാമത്തെ തെളിവാണ് 52:38 വചനം. "ആകാ ശത്തെ വാർത്തകൾ ഞങ്ങൾക്ക് അറിയുവാൻ കഴിയുമെന്ന് പറഞ്ഞു ജനങ്ങളെ കബളി പ്പിക്കുന്ന അറേബ്യയിലെ കപടവിശ്വാസികളടെ ജാലവിദ്യ തുറന്നു കാട്ടിയതാണ് ആ വചനം. അവർക്ക് ദിവ്യലോകത്തെ വാർത്തകൾ കേൾക്കുവാൻ അങ്ങോട്ട് കയറി ചെല്ലേ ണ്ടതിന് വല്ല കോണിയും ഉണ്ടോ എന്നാണ് അതിൽ പറയുന്നത്'. എന്നൊക്കെയാണ് ഇവരുടെ വാദം . വാസ്തവത്തിൽ , പിശാചുക്കളുടെ കട്ടുകേൾവിയും ഇൗ വചനവു മായി ബന്ധമില്ല. ഇതിൽ, കപടവിശ്വാസികളെക്കുറിച്ചല്ല പറയുന്നതും. സൂറഃ ത്വൂറിലെ 28 മുതൽ 45 വരെയുള്ള ഓരോ ആയത്തും പരിശോധിച്ചാൽ, പരസ്യമായിത്തന്നെ അവിശ്വാസികളായിരുന്നവരെ സംബന്ധിച്ചാണ് ആ വചനങ്ങൾ എന്ന് മനിലാകും. കെട്ടിച്ചമച്ചതാണെന്ന് അവർ പറയുന്നുവോ? ' "ഒരു കർത്താവും ഇല്ലാതെ അവർ താനേ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ'? "ആകാശഭൂമികളെ സൃഷിടിച്ചത് അവ രാണോ?' "റ∫ിന്റെ ഖജനാക്കൾ അവരുടെ അടുക്കലാണോ?' എന്നിങ്ങനെ വിവിധതര ത്തിലുള്ള പത്ത് പതിനാല് ചോദ്യങ്ങൾ അവരെക്കുറിച്ച് അതിൽ അല്ലാഹു ചോദിച്ചിരി ക്കുന്നു. അക്കൂട്ടത്തിൽ ഒന്നാണ് ഇൗ 38-ാം ആയത്തും. "അതല്ല, ചെവി കൊടുത്ത് കേൾക്കുമാറുള്ള വല്ല കോണിയും അവർക്കുണ്ടോ? എങ്കിൽ , അവരിൽ നിന്ന് ചെവി കൊടുത്ത് കേട്ടവൻ വ്യക്തമായ വല്ല അധികൃതരേഖയും കൊണ്ട് വരട്ടെ!'( ) എന്നാണതിൽ പറഞ്ഞിരി ക്കുന്നത്. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ഇൗ ആയത്തിലെ ആശയം എന്താണെന്ന് മനിലാക്കത്തക്ക വേറെയും ആയത്തു കൾ കാണാം: (പറയുക: എന്നാൽ അല്ലാഹു വിങ്കൽ നിന്നും ഒരു ഗ്രമ്ലം നിങ്ങൾ കൊണ്ടുവരുവീൻ) (അതല്ലെങ്കിൽ അവർക്ക് നാം വല് ല അധികൃതരേഖയും അവതരിപ്പിച്ചിട്ട് അവർ പങ്കു ചേർത്ത് വരുന്നതിനെക്കുറിച്ച് അത് സംസാരിക്കുന്നുണ്ടോ?) (അതല്ല, നിങ്ങൾക്ക് സ്പഷ്ടമായ രേഖയുമുണ്ടോ? എങ്കിൽ, നിങ്ങൾ സത്യവാൻമാരാണെങ്കിൽ നിങ്ങളുടെ ഗ്രമ്ലം കൊണ്ടുവരുവീൻ) എന്നിങ്ങിനെയുള്ള പല ആയത്തുകളിലും അടങ്ങിയ ആശയം തന്നെയാണ് ഇൗ ആയത്തിലും ഉള്ളത്. അതായത്: അവിശ്വാസികൾക്ക് തങ്ങളുടെ നിലപാട് ന്യായീകരിക്കുവാൻ ഉപരിലോകത്ത് നിന്ന് എന്തെങ്കിലും അറിവ് ലഭിച്ചി ട്ടുണ്ടോ? അങ്ങനെ അവർ വാദിക്കുന്നുണ്ടെങ്കിൽ, അവർക്ക് അതിന് മാർഗം ഒന്നുമില്ല ല്ലോ. മനുഷ്യർക്ക് ഉപരിലോകത്തേക്ക് കയറുവാൻ കോണിയല്ലാതെറോക്കറ്റോ ഗോളാ ന്തര വാഹനങ്ങളോ ഒന്നും വിഭാവനം ചെയ്വാനില്ല. ജിന്നുവർഗത്തിനാവട്ടെ, കോണി യുടെ ആവശ്യമില്ലതാനും. അപ്പോൾ, ഇൗ ചോദ്യം പിശാചുക്കളുടെ കട്ടുകേൾവിയെ സംബന്ധിച്ചല്ലെന്ന് വ്യക്തമാണ്. പക്ഷേ, ജിന്നും മനുഷ്യനും ഒന്നാണെന്ന് ഉറപ്പിച്ചു വെച്ചവർക്ക് ഇൗ വ്യത്യാസം ഗ്രഹിക്കുവാൻ സാധിക്കുകയില്ല. 3-ാമതായി ഇവർ തങ്ങൾക്ക് തെളിവായി കൊണ്ടുവന്ന സൂറഃ 210-212 നെപ്പറ്റി ആലോചിക്കാം. ആയത്തുകൾ ഇവയാണ്: (ഇതും കൊണ്ട് കൊണ്ട്പിശാചു ക്കൾ ഇറങ്ങിയിട്ടില്ല, അതവർക്ക് യോജിക്കുന്നതുമല്ല. അവർക്ക് സാധ്യമാകുന്നതുമല്ല. നിശ്ചയമായും അവർ കേൾക്കുന്നതിൽ നിന്നും നീക്കം ചെയ്യപ്പെട്ടവരാകുന്നു.) ഇൗ വചനം പിശാചുക്കളുടെ കട്ടുകേൾവിയെ നിഷേധിക്കുകയല്ലസ്ഥാപിക്കുയാണ് ചെയ്യു ന്നത്. എന്ന വാക്കിന് "അകറ്റപ്പെട്ടവർ, നീക്കപ്പെട്ടവർ,ഒഴിച്ചുനിറുത്തപ്പെട്ടവർ' എന്നൊക്കെ വിവർത്തനം നൽകാം. എന്നാൽ, ഏതെങ്കിലും ഒരു കാര്യവുമായി ബന്ധ പ്പെട്ടതിന് ശേഷം അതിൽ നിന്നും അകറ്റി നിർത്തുമ്പോൾ മാത്രമേ ഇൗ വാക്ക് ഉപ യോഗിക്കുകയുള്ളൂ. ഉദാഹരണമായി, (അവന്റെ ജോലിയിൽ നിന്ന് അവനെ നീക്കം ചെയ്തു)എന്ന് പറഞ്ഞാൽ അവൻ ആദ്യം ജോലി ചെയ്തിരുന്നുവെന്നും , പിന്നീട് ഒഴിവാക്കി എന്നുമാണ് താൽപര്യം . അല്ലാതെ, അവൻ ആ ജോലിയുമായി തീരെ ബന്ധപ്പെട്ടിട്ടില്ല എന്നല്ല. പിശാചുക്കൾ മുൻകാലത്ത് കട്ടുകേട്ടിരുന്നുവെന്നും , പിന്നീട് നബി˜ യുടെ കാലം മുതൽ - അത് തടയപ്പെട്ടുവെന്നും തന്നെയാണ് ക്വുർ ആനും ഹദീഥും നമുക്ക് പഠിപ്പിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഇമാം റാഗി ബ്(റ) തന്റെ നിഘണ്ടുവിൽ ഇങ്ങനെ പറഞ്ഞതും: ("അവർ കേൾക്കുന്നതിൽ നിന്നും നീക്കം ചെയ്യപ്പെട്ടവരാണ്' എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം, അവർക്ക് അതിന് സാധ്യതയുണ്ടായിരുന്ന തിന് ശേഷം -പിന്നീട്മുടക്കം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നത്രെ.) മാത്രമല്ല, ഇതേ സൂറത്തിലെ 221-223 വചനങ്ങളിൽ പിശാചുക്കളുടെ കട്ടുകേൾവി യെപ്പറ്റി പറഞ്ഞിട്ടുള്ളത് നോക്കുക: വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ (ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് വർത്തമാനം അറിയിക്കെട്ടയോ? കറ്റുകെട്ടുന്നവരും ദുഷ്ടരുമായ എല്ലാ വരുടെ മേലുമത്രെ അവ ഇറങ്ങുന്നത്. അവർ ചെവി കൊടുക്കുന്നു. അവരിൽ അധിക മാളും വ്യാജം പറയുന്നവരാണ്) പിശാചുക്കൾ കട്ടുകേൾക്കാറുണ്ടായിരുന്നുവെന്നും, അവരുടെ മിത്രങ്ങളായ പ്രശ്നക്കാർ, ഗണിതക്കാർ മുതലായ വ്യാജവാദികൾക്ക് അവർ ദുർമന്ത്രം നടത്തിയിരുന്നുവെന്നും, അവർ അതിൽ കളവ് കൂട്ടി ചേർക്കാറുണ്ടെന്നും ഇൗ വചനങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. അഥവാ കട്ടുകേൾവിയെ സ്ഥാപിക്കുന്ന വചനങ്ങളാണ് ഇവയും. സൂറഃ ഹിജ്റിലെ ആയത്തുകൾക്കും , സ്വാഫ്ഫാത്തിലെ ആയത്തുകൾക്കും സ്വന്തം വക പുതിയ വ്യാഖ്യാനങ്ങൾകൊടുക്കുകയും, മറ്റു ചില ആയത്തുകളെ അതിന് തെളി വാക്കി ചിത്രീകരിക്കുകയും ചെയ്തുവെങ്കിലും സൂറഃ ജിന്നിലെ ആയത്തുകൾ പിന്നെയും തങ്ങൾക്കെതിരിൽ തെളിഞ്ഞു കിടക്കുന്നതായി ഇവർകണ്ടു. ഇൗ വിഷയം പ്രതിപാദിക്കുന്ന മറ്റെല്ലാ ആയത്തുകളെയും അപേക്ഷിച്ച് കൂടുതൽ സ്പഷ്ടമായും, വിശദമായുമാണ് അതിൽ അത് വിവരിക്കപ്പെട്ടിരുന്നതും. ആകയാൽ അത് മറ്റു പ്രകാ രത്തിൽ വ്യാഖ്യാനിക്കുവാൻ കൂടുതൽ പ്രയാസമായി തോന്നി. അതിന് ഇവർ കണ്ടുപി ടിച്ച ഒരു പരിഹാരം, "അത് ജിന്നുകൾ പ്രസ്താവിച്ചതാണ്, പ്രസ്താവന യല്ല' എന്നത്രെ? സൂറത്തുൽ ജിന്നിന്റെ തുടക്കം ഇങ്ങിനെയാണ്: (പറയുക: ജിന്നുകളിൽ നിന്നുള്ള ഒരുകൂട്ടർ എന്റെ അടുക്കൽ വന്ന് ശ്രദ്ധിച്ചുകേട്ടുവെന്ന് എനിക്ക് വഹ്യ് നൽകപ്പെട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: നേർ മാർഗത്തിലേക്ക് നയി ക്കുന്ന ആശ്ചര്യകരമായ ഒരു ഞങ്ങൾ കേട്ടു. അങ്ങനെ, ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു.ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും പങ്കുചേർക്കുക യില്ലതന്നെ.) തുടർന്നുള്ള 15 വരെ ആയത്തുകളിലായി അവരുടെ പ്രസ്താവനയുടെ ബാക്കി ഭാഗം അല്ലാഹു ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ മഹത്വം , ജിന്നുകളുടെ സ്ഥിതി ഗതികൾ എന്നിങ്ങനെ പലതിനെപ്പറ്റിയും അതിലവർ പ്രതിപാദിച്ചിരിക്കുന്നു. അതെല്ലാം ജിന്നുകളുടെ പ്രസ്താവനയാണെന്ന് പറഞ്ഞു അങ്ങ് തള്ളിയാലത്തെ സ്ഥിതിയെന്താണ്? ആലോചിച്ചു നോക്കുക. അതല്ല, അവയിൽ കൊള്ളേണ്ടതും , തള്ളേണ്ടതും ഉണ്ട് എന്നാ ണിവർ പറയുന്നതെങ്കിൽ, അവ ഏതേതാണ്? അതിനുള്ള മാനദണ്ഡവും,തെളിവും എന്താണ്? എന്നൊക്കെ ഇവർ തന്നെ പറഞ്ഞുതരേണ്ടിയിരിക്കുന്നു. പലരുടെ പ്രസ്താവനകളും ഉദ്ധരിക്കപ്പെട്ടുകാണാം. അവയിൽ ആക്ഷേ പത്തിന്റെ നിലക്ക് പറയപ്പെട്ടതും, അല്ലാത്തതുമുണ്ടായിരിക്കും. ഏതാണ് സ്വീകാര്യമാ യിട്ടുള്ളത്, ഏതാണ് അസ്വീകാര്യമായിട്ടുള്ളത് എന്ന് മനിലാക്കുവാൻതക്ക അടയാ ളങ്ങളും, ചുറ്റുപാടുകളും തന്നെ കണ്ടെത്തുകയും ചെയ്യും . ഇവിടെ കട്ടുകേൾവിയെ സംബന്ധിക്കുന്ന വാചകങ്ങൾ മാത്രം സ്വീകാര്യങ്ങളല്ലെന്ന് പറയുന്നതിന് - ഇവരുടെ ഇൗ നിഷേധം അല്ലാതെ - യാതൊരു കാരണവും ഇല്ല. ഇൗ ഒരു സ്ഥലത്ത് മാത്രമേ ഇൗ വിഷയം പറഞ്ഞിട്ടുള്ളുവെന്നിരുന്നാൽപോലും, അത് ജിന്നു കളുടെ പ്രസ്താവനയാണെന്ന് വെച്ച് തള്ളിക്കളയാൻ പടില്ലാത്തതാണ്. എന്നിരിക്കെ, ഒന്നിലധികം സ്ഥലങ്ങളിൽ സ്വന്തം പ്രസ്താവനകളായിത്തന്നെ വിവരി വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ ച്ചിട്ടുള്ള ഇൗ സംഗതി ജിന്നുകളുടെ പ്രസ്താവനയാണന്ന് പറഞ്ഞു പുറം തള്ളുവാൻ ധൈര്യപ്പെടുന്നവരെപ്പറ്റി എന്ത് പറയുവാനാണ്. മറ്റെല്ലാം ഇരിക്കട്ടെ, റസൂൽ തിരുമേനി ˜ യിൽ നിന്നും കേട്ട ശേഷം കേട്ടവർ തങ്ങളുടെ സമുദായത്തിന്റെ അടുക്കൽ ചെന്നു അവരെ താക്കീത് ചെയ്യുകയും, ഉപദേശിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ് ഇതെല്ലാം ജിന്നുകൾ പ്രസ്താവിച്ചിട്ടുള്ളത് എന്ന് സൂറഃ അഹ്ക്വാഫിൽ നിന്ന് നല്ലപോലെ വ്യക്തമായി മനിലാക്കുവാൻ കഴി യും. നബി ˜ യിൽ നിന്നും ശ്രദ്ധിച്ചുകേട്ട ആ ജിന്ന്സംഘം, അതവസാനിച്ച പ്പോൾ തങ്ങളുടെ ജനതയുടെ അടുക്കലേക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് തിരിച്ചുപോ യെന്നും, അവർക്ക് പല ഉപദേശങ്ങൾ നൽകിയെന്നും അതിൽ അല്ലാഹു പറയുന്നു. ( ) അവർ കേട്ടപ്പോൾ അതിൽ വിശ്വസിക്കുകയുണ്ടായെന്ന് സൂറത്തുൽ ജിന്നിലും നാം കണ്ടു. അപ്പോൾ, തങ്ങളുടെ ജനങ്ങളോട് ആ സത്യവിശ്വാസികളായ ജിന്നുകൾ ചെയ്തിട്ടുള്ള ഇൗ പ്രസ്താവന യിൽ കുറെ വാക്കുകൾ തള്ളപ്പെടേണ്ടുന്ന കള്ളങ്ങളും , ബാക്കി മാത്രം സ്വീകരിക്കപ്പെ ടേണ്ടുന്ന സത്യോപദേശങ്ങളുമാണെന്നും, അതിൽ നല്ലതും ചീത്തയും വേർതിരിച്ചു കാണിക്കാതെ അല്ലാഹു നമുക്കത് ഉദ്ധരിച്ചു തന്നുവെന്നും കരുതുവാൻ വക്രബുദ്ധി യില്ലാത്ത ഒരാൾക്കും ധൈര്യം തോന്നുകയില്ല. "നാം മുമ്പൊക്കെ ആകാശത്ത്പോയി പതിയിരുന്നു വാർത്തകൾ കേട്ടിരുന്നു. ഇപ്പോഴത് മുടക്കപ്പെട്ടിരിക്കുന്നു' എന്നാണല്ലോ ആ പ്രസ്താവനയിലുള്ളത്. ഇൗ പ്രസ്താവന വാസ്തവമല്ലെങ്കിൽ, ഇവരുടെ ഉപദേശം കേൾക്കുന്ന ശ്രോതാക്കളായ ജിന്നുകൾ അവരോട് ഇങ്ങിനെ ചോദിക്കുകയില്ലേ:- "നിങ്ങ ളെന്തിനാണ് മറ്റുള്ളവരെ കബളിപ്പിക്കുന്നത്പോലെ ഞങ്ങളോട് ഇല്ലാത്തത് പറഞ്ഞു ഞങ്ങളെ വിഡ്ഢികളാക്കുന്നത്? ഇത് വാസ്തവ വിരുദ്ധമേല്ലസ്ല?! ആലോചിച്ചു നോക്കുക! സത്യാന്വേഷികളും, നിഷ്പക്ഷ ബുദ്ധികളുമായ എല്ലാവർക്കും പിശാചുക്കളുടെ കട്ടു കേൾവിയെക്കുറിച്ച് ഹദീഥും പറയുന്നതെന്താണെന്നും , മുസ്ലിംകൾ അതിൽ സ്വീകരിക്കേണ്ടുന്ന നിലപാടെന്താണെന്നും മേൽ വിവരിച്ചതിൽ നിന്ന് നല്ല പോലെ മനിലാക്കാം. വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ രണ്ടാംവാല്യം ( ) അച്ചടിയിലിരിക്കെ 2-11-87 ന് കാലത്ത് 4 മണിക്ക് ജനാബ് മുഹ മ്മദ് അമാനി മൗലവി പരലോകം പ്രാപിച്ചു. നമ്മുടെ ഇൗ ബൃഹദ് തഫ്സീർ ഗ്രമ്ലത്തിന്റെ പ്രധാന രചയിതാവ് അദ്ദേഹമായി രു ന്നു. ഇൗ മഹദ് സേവനത്തിൽ മാർഗദർശിയും മേലന്വേഷകനുമായിരുന്ന ജനാബ് കെ.എം മൗലവി 1964 സപ്തംബർ 10 നും രണ്ടാം പകുതിയുടെ രചനയിൽ പങ്കാളികളാ യിരുന്ന ജനാബ് എ. അലവി മൗലവി 1976 മെയ് 19നും ഇഹലോകവാസം വെടിഞ്ഞത് ഇവിടെ സ്മരിക്കട്ടെ. ഇസ്ലാമിന്റെ സേവനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച നിഷ്ക ളങ്കരും , ത്യാഗികളും , ഭക്തരുമായിരുന്ന പ്രസ്തുത മൂന്ന് പണ്ഡിതൻമാർക്കും അല്ലാഹു സ്വർഗം നൽകട്ടെസ്ല. ആമീൻ 1960 സപ്തംബർ 17 നാണ് തഫ്സീറിന്റെ രചന ആരംഭിച്ചത്. 1985 ഫിബ്രവരിയി ലാണ് അവസാന വാല്യം പ്രസിദ്ധീകൃതമായത്. ഇൗ ദീർഘമായ രണ്ട് വ്യാഴവട്ടകാല മത്രയും - അഥവാ അദ്ദേഹത്തിന്റെ മൂന്നിലൊന്ന് - വിശുദ്ധ ഗ്രമ്ലത്തിന്റെ വിവരണം മുസ്ലിം കേരളത്തിന് എത്തിച്ചുകൊടുക്കുന്നതിൽ വ്യാപൃതനായിരുന്നു അമാനി മൗലവി. രചനയിലേർപ്പെട്ട പണ്ഡിത സംഘത്തിൽ ചെറുപ്പക്കാരൻ അദ്ദേഹ മായിരുന്നു. അത്കൊണ്ട് തന്നെ മിക്ക ജോലികളും അദ്ദേഹം നിർവഹിച്ചുവന്നു. ആയിരകണക്കിന് വെളുത്ത താളുകൾ കുരുകുരുന്നനെ എഴുതി അദ്ദേഹം കറുപ്പി ച്ചു. അതിനായി മിക്കപ്പോഴും രാത്രി രണ്ട് മണിവരെ അദ്ദേഹം കുത്തിയിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ രണ്ടാം പകുതിയാണല്ലോ ആദ്യം പ്രസിദ്ധീകരിച്ചത്. അത് പൂർത്തിയായപ്പോഴേക്ക് കൂട്ടുകാർ വിട്ടുപോയി. പിന്നെ ഒന്നാം പകുതി (ഫാതിഹഃ മുതൽ കൂടിയ ഭാഗം) എഴുതേണ്ടുന്ന ബാധ്യത മുഴുവൻ അദ്ദേഹത്തിനായി. ഏക നായിത്തന്നെ അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു. അല്ലാഹുവിന്റെ വചനങ്ങൾ വ്യാഖ്യാനിക്കുമ്പോൾ പാലിക്കേണ്ടുന്ന സൂക്ഷ്മതയും ഭക്തിയും അതിലുടനീളം നിറഞ്ഞു നിൽക്കുന്നു. ശത്രുമിത്രഭേദമെന്യേ എല്ലാവരുടെയും അംഗീകാരം നേടിയ ഇൗ തഫ്സീർ അറബി ഇംഗ്ലീഷ് പോലുള്ള ഏതെങ്കിലും ഒരു ലോക ഭാഷയിലായി ബഹുമാനപ്പെട്ട മുഹമ്മദ് അമാനി മൗലവി മരണപ്പെട്ടപ്പോൾ അദ്ദേഹത്തെപ്പറ്റി രണ്ടാം പതിപ്പിലെ രണ്ടാം വാള്യത്തിൽ കൊടുത്ത കുറിപ്പ് മുഹമ്മദ് അമാനി മൗലവി ജനനം: ഹിജ്റഃ 14-9-1329 ചരമം :10-3-1408 ( ) 4 വാല്യങ്ങളായി പ്രസിദ്ധീകരിൺതിലെ 2-ാം വാല്യം വ്യാഖ്യാനക്കുറിപ്പ് ആകാശത്തുനിന്ന് പിശാചുക്കളുടെ കട്ടുകേൾക്കൽ രുന്നു വിരചിതമായിരുന്നതെങ്കിൽ അദ്ദേഹം ലോകപ്രശസ്തനാകുമായിരുന്നു. രചയിതാവ് എന്നതിനുപരി പ്രസിദ്ധീകരണത്തിന്റെയും വിതരണത്തിന്റെയും മാനേ ജറും പലപ്പോഴും ശിപായിയുമായി - അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചു അദ്ദേഹം സേവനം ചെയ്തിരുന്നു എന്നത് പ്രസ്താവ്യമാണ്. ഒന്നാം പതിപ്പിന്റെ പ്രൂഫ്റീ ഡിംഗ് പൂർണമായും നിർവഹിച്ചത് അദ്ദേഹമാണ്. " കേരള നദ്വത്തുൽ മുജാഹിദീൻ ' പ്രസിദ്ധീകരണം ഏറ്റെടുക്കുന്നത്വരെ വിതരണത്തിന്റെ ചുമതല വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. എഴുത്തുകുത്തും, കണക്കെഴുത്തും ,പാക്കിംഗും, പോസ്റ്റോഫീസിൽ പോകലും, മറ്റും, മറ്റും. തന്റെ ആയുഷ്കാലത്ത് ഇൗ ഗ്രമ്ലം പൂർണമായും വെളിച്ചം കാണില്ലേ എന്ന ഉൽക ണഠയിലായിരുന്നു അദ്ദേഹം ദീർഘകാലം. 1985 ഫിബ്രവരിയിൽ അവസാനഭാഗവും പുറത്തിയിറങ്ങിയതിൽ പിന്നെയാണ് അദ്ദേഹം അൽപം വിശ്രമിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യം തകർന്നു കഴിഞ്ഞിരുന്നു. പുനഃപ്രസിദ്ധീകരിക്കപ്പെട്ട ഒന്നാം വാല്യം കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ ലഭി ച്ചപ്പോൾ പെരുന്നാൾ സമ്മാനമായി സ്വീകരിച്ചു അദ്ദേഹം കൃതാർത്ഥതയോടെ കണ്ണീർ തൂകി. "വിശുദ്ധ വിവരണമായിരുന്നു അദ്ദേഹത്തിന്റെ എല്ലാമെല്ലാം . അദ്ദേഹം മൺമറഞ്ഞാലും അതിവിടെ ജീവിക്കും. പതിനായിരങ്ങൾ വായിച്ചു സൻമാർഗം പ്രാപിക്കും; പ്രാപിക്കട്ടെ. ആമീൻ. പടങ്ങൾ 1) കാനാൻ എന്ന ഫലസ്തീൻ 2) മൂസാ(-അ)ന്റെയും ഇസ്റാ-ഈല്യരുടെയും ചെങ്കടൽ യാത്ര 3) ഫലസ്തീൻ (12 ഇസ്റാ-ഈലീ ഗോത്രങ്ങളുടെ വാസസ്ഥലങ്ങൾ) 4) പ്രാചീന ഇറാക്വ് - ഇബ്റാഹീം നബി(-അ)യുടെ കാലം 5) ഇസ്ലാമിനുമുമ്പ് അറേബ്യ 6) സൂയസ്സ് കടലിടുക്ക് 7) അറേബ് യൻ ഗോത്രങ്ങൾ 8) ജോതിശ്ശാസ്ത്ര പടങ്ങൾ പടം 1 അബിലേനാ അയലഹലിമ അബീല അയശഹമ അഫേക്ക് അന്തിപത്രീസ് അരിമത്യ അൃശാമവേലമ അസ്തോദ് ഇദുമ്യ(-ഏദോം) ഒലീവ് മല ങേ.ഛഹശ്ലെ എഫ്രയിം ഋജവൃമശാ എസ്രാലെയോൻ കപ്പർന്നഹൂം കാനാൻ(കൻ-ആൻ) ഇമിമി കൈസാരിയ കൈസര്യ കാദേശ് ഗമറലവെ കർമേൽ കഫർസാബാ ഗർക്കശ്(-ഗർഗശ്) ഏലൃഴമമെ ഗലീലി ഏമഹശഹലല ഗോലാൻ ഗിരിസീംമല ങേ.ഏലൃ്വലാ ഗെരസ് ഏലൃമമെ ഗസ്സ ഏമ്വമ ഗമൂരിയ ജോർഡാൻ തിബര്യാസ് ഠലയലൃശമെ തൃക്കോനിത്തി(ദക്കപ്പോലീസ്-- -പത്തുപട്ടണം) കുറിപ്പ്:- ക്രിസ്ത്വബ്ദത്തിന്ന്ു ഏകദേശം 1000 കൊല്ലങ്ങൾക്കു മുമ്പ് തുടങ്ങി ക്രിസ്ത്യാനികളുടെ ആദ്യ നൂറ്റാണ്ടുകൾവരെയുള്ള ഫലസ്തീന്റെ (കൻ-ആന്റെ) പടമാണിത്. ക്രി. മു. 937 ലാണെന്ന് പറയപ്പെടുന്നു, ഫലസ്തീ ൻ യഹൂദാ, യിസ്രായേൽ (യഹൂദിയ്യ, ഇസ്രാ-ഈലിയ്യ) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു വർഗക്കാരായ വളരെ രാജാക്കൾ ആ രാജ്യം ഭരിക്കുകയും പലകാലത്തും പ ല വിധത്തിൽ വിഭജിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്രധാന പരുകൾ അറബിയിലും ഇംഗ്ലീഷിലും:- ദമ്മശേക്ക്,ദമസ്ക്കോസ്(-ദിമശ്ക്വ്) നസ്രേത്ത് ചമ്വലൃലവേ നോബോമല? നെബാത്യൻ പാറാൻ ജമൃമി ഫിലിപ്പി ബെത്ത് സയിദ ആലവേമെശറമ(ഷൗഹശമെ) ബെത്ത് നിംറ? ബെത്ത് ഹറാൻ? ബെർയാർക്കോബു ഷമരരീയ’െംലഹഹ ബെത്ത് ശമസു ആലവേവെലാലെ ബെത്ത്ലേഹം ആലവേഹലവലാലെ ബർശേബ ആലലൃവെലയമ മഗ്ദല ങമഴറമഹമ മോവാബ് ങീമയ മിദിയാൻ, -മിദ്യാൻ(-മദ്യൻ) ങമറശമി,ങശറശമി മഹാസമുദ്രം(-റോമാസമുദ്രം-- മദ്ധ്യധരണ്യാഴി) ലെമ യോപ്പാ(-യാഫാ) യെരീഹോ ഖലൃശരവീ യരുശലേം(-ജറുശലം) യഹൂദ്യ ഖൗറലമ രാമോത്ത് ഗിലയാദ് ലബ്നോൻ(-ലബാനോൻ) ശമര്യ ടമാമൃശമ ശാം(-സുരിയ, സിരിയ) ട്യൃശമ ശൂർ സീദോൻ സരെപ്ത ദമൃലുമേ(ദമൃലുമവേ) സഫോരിയ സോദോം ഹർമോൻ ഹെബ്രോൻ ഹെശ്ബോൻ 5 6 9 ; പടം 2 അലക്സാന്തരിയ "ഇസ്കന്തരിയ്യ' അഹലഃമിറൃശമ അർസിനോബ്(-ഫയ്യൂം) അമാലേക്യർ അറേബ്യപെത്ര അബാരീം അയമൃശാ അമ്മോന്യർ ഈജിപ്ത്(ക്വിബ്ത്വ്---മിസ്രായീം--- -ഹമിറീള വമാ) ഉപ്പ്കട ൽ(ചാവുകടൽ---ലൂത്വ് കടൽ) മെഹേ ലെമ (ഉലമറ ഏഥാം(-മിസ്രയീം) ഋവേമാ ഏലീം ഋഹശാ ഏസ്യോൻഗബർ ഋ്വശിഴലയലൃ ഏദോം(-ഇദൂമ്യ) ഐലാത്ത് ഋഹമവേ,ഋഹീവേ (അൽ അക്വബ) (അഹ അൂമയമ) ഐനു മൂസാ? ഐൻകാദേശ്(-കാദേശ് ബർന്നേയി) ഔറേബ്(-ഓറേബ്) ഛൃമയ(?) കാനാൻ ഇമിമി കാനാ ഇമിമ കൂലാത്ത് നക്കൽ ക്വന്തറ ഗോശൻനാട്(-ഇസ്മാ-ഈലിയ) ഘമിറീള ഏീവെലി (ശമൊശഹശമ) ഗസ്സ ഏമ്വമ ചെങ്കടൽ ഞലറ ലെമ തീഹ്മരുഭൂമി? പ്രധാന സ്ഥലപ്പേരുകൾ അറബിയിലും ഇംഗ്ലീഷിലും ( 'ഏ + 6 ഛ"0 . 6 1 ദമിയാത്ത നീലനദി ഞശ്ലൃ ചശഹല നെബാത്യൻ പോർട്ട്സൈദ് പിരമിഡ് ജ്യൃമാശറലെ പാറാൻ ജമൃമി പെലിസ്തർ ജവശഹശിലെ ബൂഖൈർ അയൗസശൃ ബൈത്ത്ശമസ് ആലവേലവെമാലവെ ബൊസ്ര ആീ്വൃമവ മഹാസമുദ്രം(-റോമക്കടൽ--- ലെമ വെള്ളക്കടൽ ---മദ്ധ്യധരണാഴി) മെംഫീസ് മോവാബ് ങീമയ മിദിയാൻ---(മദ്യൻ) ങമറശമി,ങശറശമി മിദ്യാന്യർ മൻഫലൂത്ത്? ങമമി രെമസേസ്(-കൈറോ)? സക്വാസിക്വ് ദമഴമ്വശഴ സീൻ,-സീനായി ടശി,ടശിമശ സക്കൂത്ത ടൗരരീവേ സൂയസ്(-കിലിസ്മാ) ഇഹ്യമൊ(ല്വൌ) സെയീർ പർവ്വതം ങേ. ടമശൃ സേല(-പെത്രാ) യരൂശലം(-ജരൂശലം) ഹോർപർവ്വതം ഹിസ്ബൂൻ പടം 3 സൂചിക 1) ആശേർ 2) ബെൻയമീൻ 3) ദാൻ 4) എഫ്രയിം 5) ഗാദ് 6) യിസ്സാഖാർ 7) യഹൂദാ 8) മനശ്ശെ 9) നഫ്ത്താലി 10) റൂബേൻ 11) ശിമെയോൻ 12)സബൂലൂൻ ഫലസ്തീൻ 12 ഗോത്രങ്ങൾ ഭാഗിക്കപ്പെട്ട സ്ഥലങ്ങൾക്ക് മൂസാ നബി(-അ)ക്കു ശേഷം കുറിപ്പുകൾ: ഇസ്റാ-ഈൽ വർഗം 40കൊല്ലം തീഹ് മരുഭൂമിയിൽ വസിച്ചശേഷം യൂശ-ഉ് നബി-(-അ)യുടെ കാലത്ത് ഫലസ്തീനിൽ പലേടങ്ങളിലായി യറി പാർത്തു. 12 ഗോത്രങ്ങളും അധിവസിച്ചിരുന്ന സ്ഥലങ്ങളുടെ സുമാർ അതിർത്തികൾ ഇതി ൽ കാണാം. ലൂത്വ് നബി-(അ)-യുടെ രാജ് യമായ സോദോം, ഏകദേശസ്ഥാനവും ഇതിൽനിന്ന് മനസ്സിലാക്കാം .ഇസ്റാ-ഈൽ വർഗത്തിന്റെ ഗോത്ര പിതാ -ക്കൾ നബി- (അ)-യുടെ മക്കളായതുകൊണ്ട് അവരുടെ പേരിലാണ് 12 വർഗങ്ങ ൾ അറിയപ്പെടുന്നതും. മറുപുറത്ത് കൊടുത്ത നമ്പറിന്റെ ക്രമാനുസാരം ഇസ്റാ-ഈൽ വർഗങ്ങളുടെ പേരിന്റെ അറബി , ഇംഗ്ലീഷ് രൂപങ്ങൾ 1 ആശേർ(ആശീർ) അവെലൃ 2 ബെന്യാമിൻ ആലിഷമാശി 3 ദാൻ ഉമി എഫ്രയിം(യൂസുഫിന്റെ മകൻ) ഋുവൃമശാ 5 ഗാദ്(-ജാദ്) ഏമറ 6 യിസ്സാഖാർ കമൈരസലൃ 7 യെഹൂദാ ഖൗറവമ മനശ്ശേ (യൂസുഫിന്റെ മകൻ) ങമിമലൈവ 9 നഫ്ത്താലി ചലളവേമഹശ 10 റൂബേൻ(-മൂത്തമകൻ) ഞലൗയലി 12 സെബൂലൂൻ - യുസുഫ്(-യോസേഫ്) -ലേവി ഘല്ശ അഫേക്ക് അന്തിപത്രീസ് അബാന അയമിമ ഉപ്പുകടൽ(ചാവുകടൽ) ടമഹേ ടലമ(ഉലമറ ലെമ) കൈസാരിയ കർമേൽ കപ്പർന്നഹൂം കൈസര്യ ഗോലാൻ ഏീഹമി ഗലീലി ഏമഹശഹലല പ്രധാന സ്ഥലപ്പേരുകൾ അറബിയിലും ഇംഗ്ലീഷിലും യൂസുഫ് നബിയുടെ സന്തതികൾ അദ്ദേഹത്തിന്റെ മക്കളായ എഫ്രയീമിന്റെയും മനശ്ശെയുടെയും പേരിൽ അറിയപ്പെടുന്നു. ലേവി ഗോത്രം പലേടത്താ യി വസിച്ചതുകൊണ്ട് അവർക്ക് പ്രത്യേക സ്ഥലം കാണുകയില്ല. ദാൻ ഗോത്രം രണ്ടു സ്ഥലത്ത് കാണാം ഗെരസ് ഏലൃമമെ തിബര്യാസ് ഠലയലൃശമെ ദമസ്കോസ്(-ദിമശ്ക്വ്) ദക്കപ്പോലീസ്(തൃക്കോനിത്തി) നൈൻ ചമശി പാർപ്പർ ഫൊയാനീക്യ ജവീലിശരശമ ഫെലസ്ത്യ ജവശഹശിലെ പാറാൻ ജമൃമി ബെത്തുശമസ് ആലവേമവെലാലെ ബെത്ത്ലെഹേം ആലവേഹലവലാ ബെത്ത് സൂർ ബർശേബ ആ ലലൃവെലയമ ബൊസ്ര ആീ്വൃമവ ബെത്ത്നിംറ? ബെത്ത് ഹറാൻ? യാക്കോബ് നദി? യോപ്പാ യെരീഹോ ഖലൃശരവീ യോർദ്ദാൻ(-ജോർഡാൻ) യർമൂക്ക്(-യർമൂത്ത്) ലബ്നോൻ(-ലബാനോൻ) ശൂർ മരുഭൂമി ഉേ. സീൻ മരുഭൂമി സെയീർ പർവ്വതം ങേ.ടമശൃ സീദോൻ ഹമാത്ത് ഒമാമവേ ഹെബ്രോൻ ഹോർമല ഹർമോൻ ഹെസ്ബോൻ 6"0! 2! ( പടം 4 കുറിപ്പുകൾ:-- ഇബ്റാഹീം നബി(-അ)-യുടെ ചരിത്രത്തിലേക്ക് വെളിച്ചം നൽകുന്നതാണ് ഈ പടം. പ്രധാന സ്ഥലപ്പേരുകൾ അറബിയിലും ഇംഗ്ലീഷിലും അന്താക്യ അരാം (സിരിയ) അൃമാ അമലേക്ക്, അമലേക്യർ, ഇംലേക്യർ അശ്ശൂർ (അസീരിയ) അറാറാത്ത് ഊർ (ഓർ, കിർ) ഡഞ ഊലായി നദി ? ഓറേബ് (സീനാ) ? കപ്പദോക്യ (ചിറ്റാസ്യ) കാദേശ്ബർന്നേയ കാനാൻ ഇമിമി കാർക്കേമിശ് ? കൽദേയർ ഇവമഹറലലെ കൂശ് ? ക്വുപ്രോശ്, കുപ്രോസ്, (സൈപ്രസ്) തിഗ്രീസ് (ഹിദേക്കൽ) ഠശഴൃശെ ഗോമേറിയ, ഗോമോറെ തറസൂസ് ? ദമെസ്ക്(-ദിമശ്ക്വ്) നീനുവേ ചശില്ലവ ഫ്രാത്ത് (ഫുറാത്ത്) ഫ്രൂഗ്യാ ജവൃശ്യഴശമ ഫദ്ദൻ ആറാം ജമറമിമൃമി- (-മെസപൊത്തേമ്യാ) ബാബിലോൻ ബാബിലോന്യ മഹാസമുദ്രം ഠവല ഴൃലമേ ലെമ (മദ്ധ്യധരണ്യാഴി) ടലമ) മിദിയൻ ങമറശമി മിസ്രയീം (മിസ്വർ) ങശ്വൃമശാ മേദ്യ (പേർഷ്യ) ? മോവാബ് ങീമയ യരൂ--ശലം(-ജരൂശലം) സീദോൺ ഹാറാൻ (അശ്ശൂറിലും, സിരിയായിലും) ഒമൃമി ശമര്യ ടമാലൃശമ സീനായി, സീനാ ടശി, ടശിമശ ഥ"' പടം 5 പടത്തിൽ അടയാളപ്പെടുത്തിയ പ്രധാന പേരുകളുടെ അറബിരൂപം അറേബ്യ അൻബാത്വ് അദൻ അൽഹസാ അൽജസീറഃ (മെസപൊത്തേമ്യ) അൽ-അജം (പേർഷ്യ) അബിസീനിയ ഉമ്മാൻ ഐലഃ(-അൽ-അക്വബഃ) കൻ-ആൻ കുവൈത്ത് ഖുനൈസ് ഖൈബർ തിദ്മർ തബൂക്ക് തൈമാ തിഹാമഃ തരീം ചെങ്കടൽ ദിമശ്ക്വ് ദ ഹ്നാമരുഭൂമി ജവലാൻ നജ്ദ് പെത്രാ ബഹ്റൈൻ ബാബിലോന്യ ബാബിൽ ; ഛ ഥ" "എദ ക ദ 0!. 5 ഥ"'ജ ,ഴ" ന"വ ബുസ്വ്റാ മദ്യൻ മിസ്രായീം മക്കഃ മഹ്നാ മുക്വല്ലാ മസ്ക്വത്ത് യഥ്രിബ് (മദീന) യമാമഃ രിയാദ് റുബ്-ഉൽഖാലി റോംകടൽ വാദിനജ്റാൻ സുബൈർ സമൂദ്(-ഥമൂദ്) ശനുവഃ ഹിജ്ർ ഹിജാസ് ഹിംയർ ഹദ്വർമൗത്ത് യമൻ മഹറഃ ജിദ്ദഃ ഫുറാത്ത് ദിജ്ലഃ ബസറഃ പടം 6 സൂയസ്തോട് മൻസിലതടാകം പോർട്ടുസൈദ് ക്വന്തറ ഇസ്മാ-ഈലിയ്യ ക്വൻത്വ തിംസാഹ്(-മുതല) തടാകം മുർറാ തടാകം മദ്ധ്യധരണ്യാഴി സീനാ അർദ്ധദ്വീപ് ട( 6 ഛ"0 . ശ" )0 6 4 ഥ"' 6 പ -ടത്തിൽ അടയാളപ്പെടുത്തിയ പ്രധാന പേരുകളുടെ അറബിരൂ പം പടം 7 ഇസ്ലാമിന്റെ ആവിർഭാവകാലത്ത് അറേബ്യയിലുണ്ടായിരുന്ന്ര പധാന അറേബ്യൻ ഗോത്രങ്ങളുടെ പേരുകളും വാസസ്ഥലങ്ങളും ഇതിൽ കാണാം. ഇവ കൂടാതെയും പല ഗോത്രങ്ങൾ നിലവിലുണ്ടായിരുന്നു. ഗോത്രപ്പേരുകളുടെ അറബി രുപങ്ങൾ ലഖ്മു ത്വയ്യി-ഉ് ബക്ർ അസദ് ഹവാസി ൻ തൈം കിന്ദഃ ഹനീഫാ ഹംദാൻ ഹിംയർ കിനാനഃ ഥക്വീഫ് ഹുദൈൽ സുലൈം ഗത്വ്ഫാൻ കൽബ് ക്വുറൈശ് അസദ് ഗസ്സാൻരാഷ്ട്രം ബൈസൻത്വീൻരാഷ്ട്രം (റോമാ സാമ്രാജ്യം) പടം 8