Muhammad Amani Moulavi (d. 1987) · Surah 11 · 123 verses
11:1الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ
ആമുഖം: സൂറതു ഹൂദ് മക്കയിൽ അവതരിച്ചത് - വചനങ്ങൾ 123 - വിഭാഗം (റുകൂ-ഉ്) 10 തൗ ഹീദ്, പ്രവാചകത്വം, മരണാനന്തരജീവിതം മുതലായി കഴിഞ്ഞ സൂറത്തിലെ വിഷയങ്ങൾ തന്നെയാണ് ഈ സൂറത്തിലെയും പ്രധാന വിഷയം. അതിൽ സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ട ചില വിഷയങ്ങളും സംഭവങ്ങളും ഇതിൽ വിശദീകരിച്ചും, അതിൽ വിശദീകരിക്കപ്പെട്ട ചിലത് ഇതിൽ സംക്ഷിപ്തമായും പ്രതി -പാദിക്കപ്പട്ടിരിക്കുന്നു. "സൂറതുഹൂദും, അതിന്റെ സഹോദരികളായ സൂറതുകളും എന്നെ നരപ്പിച്ചു' എന്ന് നബി പറഞ്ഞതായി തിർമദീ, ത്വബ്റാനീ, ഹാകിം (റ) മുതലായവ ർ ഉദ്ധരിച്ച ഹദീഥുകളിൽ വന്നിരിക്കുന്നു. ക്വിയാമത്ത് നാളിലെ സ്ഥിതിഗതിക -ളെക്കുറിച്ചും മറ്റും ശക്തമായ ഭാഷയിലുള്ള താക്കീതുകളും പരാമർശങ്ങളും അടങ്ങിയിട്ടു ള്ള മുതലായ ചില സൂറത്തുകളാണ് "സഹോദരികളായ സൂറതുക ൾ' കൊണ്ട് -വിവക്ഷയെന്ന് പ്രസ്തുത ഹദീഥിന്റെ ചില രിവായത്തുകളിൽനിന്ന് വ്യക്തമാകുന്നു. പ്രസ്തുത സൂറത്തുകളിലെ വിഷയങ്ങളുടെ ഗൗരവം നിമിത്തം എനിക്ക് വേഗത്തിൽ നര പിടിപെട്ടുവെന്നത്രെ തിരുമേനി പറഞ്ഞതിന്റെ സാരം. 50 മുതൽ 60 കൂടിയുള്ള വ ചനങ്ങൾ ഹൂദ് (അ) നെയും അദ്ദേഹത്തിന്റെ ജനതയെയും സംബന്ധിച്ചാണ്. ഈ അദ്ധ്യായത്തിന് സൂറത് ഹൂദ് എന്ന നാമകരണത്തിന്റെ കാരണമതാണ്. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ.
(1) "അലിഫ്ലാംറാ'. ഒരു (മഹത്തായ) ഗ്രന്ഥം! അതിന്റെ "ആയത്ത്' (സൂക്തം) കൾ ബലവത്താക്കപ്പെട്ടിരിക്കുന്നു; പിന്നെ, അത് വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ ഒരുവന്റെ അടുക്കൽ നിന്നുള്ളതാണ് (അത്); (1) الر "അലിഫ്---ലാം--റാ' ك ِ ت َ اب ٌ ഒരു ഗ്രന്ഥം ബലവത്താക്കപ്പെട്ടിരിക്കുന്നു آي َ ات ُ ه ُ അതിന്റെ ആയതുകൾ َ ّ ُ പിന്നെ, പുറമെ അത് വിശദീകരിക്ക (-വിസ്തരിക്ക)-പ്പെട്ടിരിക്കുന്നു അടുക്കൽനിന്ന് ٍ ! ح َ ك ِ ഒരു അഗാധജ്ഞന്റെ, യുക്തിമാന്റെ خ َ ب ِ ير ٍ സൂക്ഷ്മജ്ഞനായ.
11:2–4أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ
وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ
إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
(2) നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്ന്. നിശ്ചയമായും, ഞാൻ നിങ്ങൾക്ക് അവനിൽ നിന്ന് ഒരു താക്കീതുകാരനും, സന്തോഷവാർത്ത അറിയിക്കുന്നവനുമാണ്; (3) നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുവിൻ, പിന്നെ അവനിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിൻ എന്നും. (എന്നാൽ) നിങ്ങളെ അവൻ ഒരു നിർണയിക്കപ്പെട്ട അവധിവരെ നല്ല (സുഖമായ) അനുഭവം അനുഭവിപ്പിക്കുന്നതാണ്; വല്ല ശ്രേഷ്ഠതയുമുള്ള എല്ലാവർക്കും അവ-(രവ)-രുടെ ശ്രേഷ്ഠത അവൻ (വകവെച്ചു) കൊടുക്കുകയും ചെയ്യും. നിങ്ങൾ തിരിഞ്ഞുകളയുന്നുവെങ്കിൽ, നിശ്ചയമായും ഞാൻ ഒരു വലിയ ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ ഭയപ്പെടുകയും ചെയ്യുന്നു. (4) അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവനാകട്ടെ, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. (2) നിങ്ങൾ ആരാധിക്കരുതെന്ന് لا ِ إ َ َّ اللها അല്ലാഹുവിനെയല്ലാതെ നിശ്ചയമായും ഞാൻ ُ م ْ / ل َ നിങ്ങൾക്ക് م ِ ن ْ ه ُ അവനിൽനിന്ന് ن َ ذ ِ ير ٌ താക്കീതു(മുന്നറിയിപ്പു)കാരനാണ് സന്തോഷമറിയിക്കുന്നവനുമാണ്. (3) നിങ്ങൾ പാപമോചനം തേടണമെന്നും നിങ്ങളുടെ റബ്ബിനോട് പിന്നെ നിങ്ങൾ പശ്ചാത്തപിക്കുവിൻ, മടങ്ങുവിൻ അവനിലേക്ക് അവൻ നിങ്ങൾക്ക് അനുഭവം നൽകും, സൗഖ്യം നൽകും അനുഭവം, സൗഖ്യം നല്ലതായ ഒരവധിവരെ നിർണയിക്കപ്പെട്ട അവൻ നൽകുകയും ചെയ്യും لَّ ശ്രേഷ്ഠതയുള്ള എല്ലാവർക്കും അവന്റെ ശ്രേഷ്ഠത നിങ്ങൾ തിരിഞ്ഞുകളയുന്നപക്ഷം എന്നാൽ ഞാൻ أ َ خ َ اف ُ ഞാൻ ഭയപ്പെടുന്നു നിങ്ങളുടെ മേൽ ع َ ذ َ اب َ ശിക്ഷയെ ي َ و ْ م ٍ ഒരു ദിവസത്തെ ك َ ب ِ ير ٍ വലുതായ. (4) َ ِ إ ِ َّ اللها അല്ലാഹുവിലേക്കാണ് നിങ്ങളുടെ മടക്കം, മടങ്ങിവരവ് و َ ه ُ و َ അവനാകട്ടെ എല്ലാ കാര്യത്തിനും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു. الر പോലെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി സൂറതുൽ ബക്വറഃയുടെ ആരംഭത്തിലും മറ്റും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതൊരു മഹത്തായ ഗ്രന്ഥമാണെ ന്ന ആമുഖത്തോടുകൂടി ഈ വചനങ്ങളിൽ പറഞ്ഞതിന്റെ സാരം ഇങ്ങനെ വിവരിക്കാം:- വാചകങ്ങളും, ഘടനയും, പ്രതിപാദനരീതിയുമെല്ലാം ബ ലവത്തായതും, കെട്ടുറപ്പുള്ളതുമാണ് അതിലെ സൂക്തങ്ങൾ. കൂടാതെ, വിധിവിലക്കുകൾ, നി യമനിർദ്ദേശങ്ങൾ, ഉപമകൾ, ചരിത്രപാഠങ്ങൾ, ദൃഷ്ടാന്തങ്ങൾ, സന്തോഷവാർത്തകൾ, താക്കീതുകൾ എന്നിങ്ങനെയുള്ള അതിലെ പരാമർശ വിഷയങ്ങളെല്ലാം സവിസ്തരം പ്രതിപാദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമായ അല്ലാഹുവാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ സന്ദേശങ്ങളിൽ കേന്ദ്രപ്രധാനമായി നിലകൊള്ളുന്നത് അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന തൗഹീദാകുന്നു. രണ്ടാമതായി നിലകൊള്ളുന്നത് സത്യവിശ്വാസം സ്വീകരിച്ച സൻമാർഗികൾക്ക് പുണ്യഫലങ്ങളെക്കുറിച്ച് സന്തോഷവാർത്തയും, അവിശ്വാസികളായ ദുർമാർഗികൾക്ക് ശിക്ഷ -യെക്കുറിച്ചുള്ള താക്കീതും നൽകുവാനായി അയക്കപ്പെട്ട ദൈവദൂതനാണ് ഞാൻ (മുഹമ്മദ് ) എന്നുള്ളതാകുന്നു. ഈ രണ്ട് മൗലിക തത്വങ്ങളും അംഗീകരിക്കുന്നതോ -ടൊപ്പം അതിന് മുമ്പ് ചെയ്തുപോയതും, പിന്നീട് ചെയ്തേക്കുന്നതുമായ പാപങ്ങെ ളക്കുറിച്ച് മാപ്പിനപേക്ഷിക്കുകയും അവയിൽനിന്നെല്ലാം അവനോട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നപക്ഷം, നിങ്ങളുടെ ഈ ജീവിതം അവസാനിക്കുന്നതുവരെ അലട്ടുകളൊന്നും കൂടാതെ നിങ്ങൾക്ക് സുഖമായി കഴിഞ്ഞുകൂടാം. തോടുകൂടി നേർവഴിക്ക് ജീവിച്ചും നൻമകൾ പ്രവർത്തിച്ചുംകൊണ്ട് ശ്രേഷ്ഠമായ നില -പാട് സമ്പാദിച്ചുവെച്ചിട്ടുള്ള ഓരോ വ്യക്തിക്കും അവരുടെ യഥാർത്ഥ പദവി ഇരു ജീവിതത്തിലും അംഗീകരിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച് ഇതൊന്നും സ്വീകരിക്കുവാൻ തയ്യാറില്ലാതെ പിൻതിരിഞ്ഞുകളയുന്നപക്ഷം, ക്വിയാമത്തുനാളാകുന്ന ആ ഭയങ്കര ദിവസത്തിൽ നിങ്ങൾ വമ്പിച്ച ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്. എല്ലാവരും അല്ലാ -ഹുവിലേക്കാണ് മടങ്ങിചെല്ലുന്നതെന്ന് നിങ്ങൾ ഓർമിക്കണം. അവന് നിങ്ങളെ രണ്ടാമത് ജീവിപ്പിച്ച് നിങ്ങളുടെ മേൽ നടപടി എടുക്കുവാൻ ഒരു പ്രയാസവുമില്ല. അവൻ സർവ്വശക്തനാണല്ലോ.
11:5أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
(5) അല്ലാ! (അറിയുക:) അവനിൽ നിന്നും തങ്ങൾ മറഞ്ഞു പോകുവാൻ വേണ്ടി അവർ തങ്ങളുടെ നെഞ്ചുകളെ തിരിച്ചുകളയുന്നു! അല്ലാ! (അറിഞ്ഞേക്കുക:) അവർ തങ്ങളുടെ വസ്ത്രങ്ങൾ(-കൊണ്ടു പുതച്ച്) മൂടിയിടുന്ന സമയത്ത് അവർ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവൻ അറിയുന്നു. നിശ്ചയമായും അവൻ, നെഞ്ച് (ഹൃദയം) കളിലുള്ളതിനെപ്പറ്റി അറിയുന്നവനാണ്. (5) أ َ لا അല്ലാ, അറിയുക നിശ്ചയമായും അവർ അവർ മടക്കുന്നു,- ചുരുട്ടുന്നു, തിരിക്കുന്നു അവരുടെ നെഞ്ചുകളെ അവർ മറയുവാൻ വേണ്ടി م ِ ن ْ ه ُ അവനിൽ നിന്ന്, അദ്ദേഹത്തിൽ നിന്ന് أ َ لا അല്ലാ, അറിയുക ح ِ ين َ സമയത്ത്, നേരത്ത് അവർ മൂടിയിടുന്ന (പുതപ്പിടുന്ന) അവരുടെ വസ്ത്രങ്ങളെ അവൻ അറിയും അവർ രഹസ്യമാക്കുന്നത് അവർ പരസ്യമാക്കുന്നതും إ ِ ن َّ ه ُ നിശ്ചയമായും അവൻ ٌ ! ع َ ل ِ അറിയുന്നവനാണ് ب ِ ذ َ ات ِ ഉള്ളതിനെപ്പറ്റി الص ُّ د ُ ور ِ നെഞ്ച് (ഹൃദയം) കളിൽ. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് അവതരിച്ചതായിരിക്കും ഈ വചനമെന്നാണ് മനസ്സിലാകുന്നത്. ملعا ّ اللها ഒന്നിലധികം സംഭവങ്ങൾ ഇവിടെ രിവായത്ത് ചെയ്യപ്പെട്ടു കാണാം. പക്ഷേ, ഓരോന്നും ഓരോ നിലക്ക് വിമർശ -നവിധേയമായിട്ടാണിരിക്കുന്നത്. അതുകൊണ്ട് അവ ഉദ്ധരിച്ചു ദീർഘിപ്പിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. ആയത്തിന്റെ സാരം ചുരുക്കത്തിൽ ഇങ്ങിനെ മനസ്സിലാക്കാം: റസൂൽ തിരുമേനി ക്വുർ-ആനോ മറ്റോ ജനങ്ങളെ കേൾപ്പിക്കുന്ന രംഗങ്ങളിൽ നിന്ന് അവിശ്വാസികളിൽ ചിലർ ഉപായത്തിൽ ഒളിഞ്ഞും തിരിഞ്ഞും പോകുകയും അതവഗണിക്കുകയും ചെയ്തിരിക്കുന്നു. يثنون صدورهم (അവർ തങ്ങളുടെ നെഞ്ചുകൾ തിരിക്കും) എന്ന പ്രയോഗത്തെ പല വ്യാഖ്യാതാക്കളും പല പ്രകാരത്തിൽ വിശദീകരിക്കാറുണ്ടെങ്കിലും അവരുടെ പ്രതിഷേധവും വെറുപ്പുമാണത് പ്രകാശിപ്പിക്കുന്നതെന്നുള്ളതിൽ സംശയമില്ല. സന്തോഷവും സ്നേഹവും തോന്നുമ്പോൾ മുഖവും നെഞ്ചും മുമ്പോട്ട് തിരിച്ചു അഭിമുഖമായിരിക്കുകയാണല്ലോ പതിവ്. അതുകൊണ്ടൊന്നും ആ അവിശ്വാസികൾ രക്ഷപ്പെടുവാൻ പോകുന്നില്ല; അവരുടെ എല്ലാ ര ഹസ്യപരസ്യങ്ങളും അല്ലാഹു അറിയുന്നുണ്ട്; അവർരാത്രിയിലോ മറ്റോവസ്ത്രമിട്ടു മൂടിപ്പുതച്ചു കിടക്കുമ്പോൾപോലും അവർ അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞുപോകുന്നില്ല; അവരുടെ ഹൃദയങ്ങളിൽ ഒളിച്ചുവെച്ച വിചാരവികാരങ്ങൾ പോലും അല്ലാഹുവിന് അജ്ഞാതമല്ല എന്നൊക്കെയാണ് ഈ വചനത്തിൽ പറഞ്ഞതിന്റെ സാരം. و َ الله
11:6۞وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ
(6) (6) االله
11:7–8وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ
وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
(7) ധപ (8) (7) الأر ْ ض َ الس (8) أمة الاجابة أُمة الد الامام المقتدى أ ُ م ّ َ ة
11:9–11وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ
وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ
إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ
(9) (10) (11) (9) (10) (11) لا-ِ ك َ الص
11:12فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ
(12) ധപ ധപ (പധ) (12) اللها
11:13–15أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ
فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ
مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ
(13) ധപ ധ പ (14) (13) اللها (14) اللها
11:16أُوْلَـٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ
(16) (15) (16) الن َّ ار ُ الآخ ُ-الن
11:17أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَـٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ
(17) (17) الن َّ ار ُ الأح
11:18–19وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَـٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَـٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ
(18) ധ പ ധപ (19) (18) اللها لاء ِ الأش اللها ّظلا (19) ّ َ ِ ين َ-َ الاش َ ه َ اد-ا لاء ِ ا-ع
11:20أُوْلَـٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ
(20) (20) اللها الس َّ م ْ ع َ
11:21–22أُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ
(21) (22) (21) (22)
11:23–26إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ
۞مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ
وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ
Passage continues through verse 11:26.
(23) (24) (25) (26) (25) (26) اللها
11:27فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ
(27) (27)
11:28قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ
(28) (28)
11:29–31وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ
وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ
وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّـٰلِمِينَ
(29) ധപ (30) (31) (29) االله (30) اللها (31) اللها اللها اللها
11:32قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ
(32) (32)
11:33–34قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ
وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ
(33) (34) (33) اللها (34) االله
11:35أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ
(35) (35) جملة معترضة
11:36–37وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ
وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ
(36) (37) നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ 'വഹ്യ്' അനുസരിച്ചും നീ കപ്പൽ നിർമിക്കുകയും ചെയ്യുക. (ആ) അക്രമം പ്രവർത്തിച്ചവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീ കരിക്കുക ധ എന്നോടപേക്ഷിക്കു ക പ യും ചെയ്യരുത്. നിശ്ചയമായും അവർ മുക്കിനശി പ്പിക്കപ്പെടുന്നവരാകുന്നു.' (36) വഹ്യ് നൽകപ്പെട്ടു നൂഹിലേക്ക്, നൂഹിന് അത് (കാര്യം ആണ്) എന്ന് വിശ്വസിക്കുകയേ ഇല്ല നിന്റെ ജനതയിൽ നിന്ന് യാതൊരുവരല്ലാതെ വിശ്വസിച്ചുകഴിഞ്ഞ അതിനാൽ നീ സങ്കടപ്പെടേ ണ്ട, വിഷമപ്പെടരുത് അവരായിരിക്കുന്നതുകൊണ്ട് അവർ ചെയ്യുക, പ്രവർത്തിക്കുക (37) നീ ഉണ്ടാക്കുക (നിർമിക്കുക)യും ചെയ്യുക കപ്പൽ നമ്മുടെ ദൃഷ്ടിയിലായി നമ്മുടെ വഹ്യിലായും (വഹ്യ് പ്രകാരവും) എന്നെ നീ അഭിമുഖീകരിക്കുകയും ചെയ്യരുത് യാതൊരുവരിൽ, ഒരു കൂട്ടരുടെ കാര്യത്തിൽ അക്രമം പ്രവർത്തിച്ച നിശ്ചയമായും അവർ മുക്ക(മുക്കി നശിപ്പിക്ക)പ്പെടുന്ന വരാകുന്നു. തൊള്ളായിരത്തി അമ്പത് കൊല്ലക്കാലം നൂഹ് (അ) ആ ജനങ്ങളിൽ കഴിഞ്ഞുകൂടി. (29: 14) ഇക്കാലമത്രയും രാപ്പകൽ ഭേദമന്യെ ആ ജനതയെ അദ്ദേഹം സത്യവിശ്വാസ ത്തിലേക്കും, തൗഹീദിലേക്കും ക്ഷണിച്ചുകൊണ്ടിരുന്നു. അവരുടെ ധിക്കാരവും നിഷേ ധവും വർദ്ധിച്ചതേയുള്ളൂ. (കൂടുതൽ വിവരം സൂഃ നൂഹിൽ കാണാം) നേരത്തെ വിശ്വ സിച്ചുകഴിഞ്ഞ ആരും വിശ്വസിക്കുവാൻ പോകുന്നില്ല. അതുകൊണ്ട് അവരെ ഉൻമൂലനം ചെയ്യത്തക്ക ഒരു ശിക്ഷജലപ്രളയംവരുവാൻ പോകുന്നു. അതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടു വാനായി ഒരു കപ്പൽ നിർമിച്ചുകൊള്ളണം. അതിന്റെ നിർമാണം എന്റെ മേൽനോട്ടത്തി ലും, നിർദ്ദേശമനുസരിച്ചും ആയിരിക്കുകയും വേണം എന്നൊക്കെ നൂഹ് നബി (അ)ക്ക് അല്ലാഹു വഹ്യ് നൽകി. വിശ്വസിക്കാത്ത ആ അക്രമികളുടെ കാര്യത്തിൽ യാതൊരു അപേക്ഷയും, അനുതാപവും നടത്തരുതെന്ന് അദ്ദേഹത്തെ പ്രത്യേകം ഉണർത്തുകയും ചെയ്തു. കപ്പൽ നിർമാണത്തെപ്പറ്റി മുമ്പ് മനുഷ്യസമുദായത്തിന് പരിചയമില്ല. അതുകൊണ്ട് കപ്പലിന്റെ ആകൃതിയും, നിർമിക്കേണ്ട രീതിയുമെല്ലാം അല്ലാഹുവിൽനിന്ന് ലഭിക്കേണ്ടി യിരുന്നു. അതാണ് നമ്മുടെ ദൃഷ്ടിയിലും നമ്മുടെ വഹ്യനുസരിച്ചും ( ) എന്ന വാക്ക് സൂചിപ്പിക്കുന്നത്. പലകകളും, ആണികളുമുള്ളത് ( ) എന്ന് സൂറത്തുൽ ക്വമറിൽ അതിനെ വിശേഷിപ്പിച്ചിട്ടുള്ളതും പ്രസ്താവ്യമത്രെ. കപ്പൽ കേവലം വളരെ ചെറുതൊന്നുമല്ലായിരുന്നുവെന്ന് 40-ാം വചനത്തിൽ നിന്ന് മനിലാക്കാം. അതിന്റെ വലുപ്പത്തെയും സ്വഭാവത്തെയും പറ്റി പലരും പല പ്രകാരത്തിൽ പറഞ്ഞു കാണാമെങ്കിലും മിക്കവാറും അവ വാർത്തകളിൽപെട്ടവയാകുന്നു. ബൈബ്ളിൽ അതിന്റെ നീളം മുന്നൂറുമുഴവും, വീതി അമ്പതുമുഴവും, ഉയരം മുപ്പ തുമു ഴവുമായിരുന്നുവെന്നും, അത് മൂന്ന് തട്ടുള്ളതായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. (ഉൽപത്തി 6 ൽ 14- 16) വാസ്തവം അല്ലാഹുവിനറിയാം. വലുപ്പവും ആകൃതിയും അറി യുന്നതിൽ പ്രത്യേക പ്രയോജനമൊന്നുമില്ലല്ലോ.
11:38–39وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ
فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ
(38) അദ്ദേഹം കപ്പൽ നിർമിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനങ്ങളിൽനിന്ന് ഓരോ (പ്രമാണി) സംഘവും അദ്ദേഹത്തിന്റെ അടുക്ക ലൂടെ നടക്കുമ്പോഴൊക്കെയും അവർ അദ്ദേഹത്തെപ്പറ്റി പരിഹസി ക്കും. അദ്ദേഹം പറഞ്ഞു: "ഞങ്ങളെപ്പറ്റി നിങ്ങൾ പരിഹസിക്കുന്നുവെങ്കിൽ, നിങ്ങൾ പരിഹസിക്കുന്നതുപോലെ നിശ്ചയമായും, ഞങ്ങൾ നിങ്ങളെ ക്കുറിച്ചും (വഴിയെ) പരിഹസിക്കു ന്നതാണ്. (39) "എന്നാൽ, വഴിയെ നിങ്ങൾക്കറിയാം: ആർക്കാണ് അപ മാനപ്പെടുത്തുന്ന ശിക്ഷ വരുകയെ ന്ന്, ആരുടെ മേലാണ് നില നിൽക്കുന്ന ശിക്ഷ ഇറങ്ങുക യെന്നും!' (38) അദ്ദേഹം നിർമിച്ചുകൊണ്ടിരിക്കുന്നു, നിർമിക്കുകയാണ് കപ്പൽ നടക്കു(നടന്നു പോകു)മ്പോഴെല്ലാം അദ്ദേഹത്തിലൂടെ (അടു ക്കൽകൂടി) ഒരു സംഘം, കൂട്ടക്കാർ അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് അവർ പരിഹസി(കളിയാ)ക്കുന്നതാണ് അദ്ദേഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞു നിങ്ങൾ പരിഹസിക്കുന്ന പക്ഷം ഞങ്ങളെപ്പറ്റി എന്നാൽ നിശ്ചയമായും ഞങ്ങൾ, നാം ഞങ്ങൾ പരിഹസിക്കും നിങ്ങളെപ്പറ്റി നിങ്ങൾ പരിഹസിക്കുന്നതുപോലെ. (39) എന്നാൽ വഴിയെ, പിറകെ നിങ്ങൾ അറിയും ആർ, ആരാണ് അവന്ന് വരും, തനിക്ക് വരുന്നത് ശിക്ഷ, വല്ല ശിക്ഷയും അവനെ അപമാനിക്കുന്ന, വഷളാക്കുന്ന ഇറങ്ങി വരുകയും തന്റെ മേൽ ശിക്ഷ നിലനിൽക്കുന്ന (മുറിയാത്ത). "പ്രവാചകപ്രവർത്തനം വിട്ടേച്ച് ഇപ്പോൾ ആശാരിപ്പണിയാണോ' എന്നും മറ്റുമൊക്കെ അവർ നൂഹ് (അ) നെ പരിഹസിച്ചിരുന്നതായി രിവായത്തുകൾ കാണാം. രിവായത്തുക ളില്ലെങ്കിൽ പോലും ഊഹിക്കാവുന്നതത്രെ അത്.
11:40حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ
(40) അങ്ങനെ (അവസാനം) നമ്മുടെ കൽപന വരുകയും, അടുപ്പ് (ഉറവ് പൊട്ടി) തിളച്ചുമറിയുകയും ചെയ്തപ്പോൾ, നാം പറഞ്ഞു: "എല്ലാ വസ്തുക്കളിൽനിന്നും രണ്ട് (വീതം) ഇണകളെയും, നിന്റെ വീട്ടു കാരെ (അഥവാ സ്വന്തക്കാരെ)യും നീ അതിൽ കയറ്റിക്കൊള്ളുക; ആർക്കെതിരിൽ (ശിക്ഷയുടെ) വാക്ക് മുൻകഴിഞ്ഞിട്ടുണ്ടോ അവ രൊഴികെ, വിശ്വസിച്ചവരെയും (ക യറ്റിക്കൊള്ളുക) അദ്ദേഹത്തോടൊപ്പം അൽപം ആളുകളല്ലാതെ വിശ്വസിച്ചിട്ടില്ലതാ നും. (40) അങ്ങനെ വന്നപ്പോൾ നമ്മുടെ കൽപന, കാര്യം പൊട്ടി ഒഴുകുകയും, തിളച്ചുമറിയുകയും അടുപ്പ്, തീക്കൂട് നാം പറഞ്ഞു നീ വഹിക്കുക (കയറ്റുക) അതിൽ എല്ലാറ്റിൽ നിന്നും രണ്ടിണകളെ (ഈ) രണ്ട് നിന്റെ ആൾക്കാരെ (കുടുംബത്തെസ്വന്തക്കാരെവീട്ടുകാ രെ)യും യാതൊരുവരൊഴികെ അവരുടെമേൽ മുൻകഴിഞ്ഞിരിക്കുന്നു വാക്ക്, വാർത്ത വിശ്വസിച്ചവരെയും വിശ്വസിച്ചിട്ടില്ലതാനും അദ്ദേഹമൊന്നിച്ച് അൽപം (ആളുകൾ) അല്ലാതെ.
11:41۞وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡرٜىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ
(41) അദ്ദേഹം (അവരോട്) പറ യുകയും ചെയ്തു: "നിങ്ങൾ അതിൽ കയറിക്കൊള്ളുവിൻ; അല്ലാ ഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും, അതിന്റെ നിറുത്തവും (നങ്കൂരമിടലും) . നിശ്ചയമായും എന്റെ റ∫് വളരെ പൊറുക്കുന്നവ നും, കരുണാനിധിയും തന്നെയാ ണ്.' (41) അദ്ദേഹം പറയുകയും ചെയ്തു നിങ്ങൾ കയറുവിൻ, സവാരി ചെയ്യുവിൻ, വാഹനമേറുവിൻ അതിൽ അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ നടത്തം, സഞ്ചാരം അതിന്റെ നങ്കൂരമിടലും നിശ്ചയമായും എന്റെ റ∫് വളരെ പൊറുക്കുന്നവൻ തന്നെ കരുണാനിധിയാണ്. (നമ്മുടെ കൽപന വന്നു) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവരെ ശിക്ഷിക്കു ന്നത് സംബന്ധിച്ച കൽപന വന്നു എന്നത്രെ. എന്നാൽ, (അടുപ്പ് തിളച്ചുമറി ഞ്ഞു) എന്ന വാക്കിന്റെ അർത്ഥവും ഉദ്ദേശ്യവും പല പ്രകാരത്തിൽ വിവരിക്കപ്പെട്ടിട്ടു ണ്ട്. (തന്നൂർ) എന്ന പദത്തിന് 'അടുപ്പ്, റൊട്ടി ചുടാനുള്ള അപ്പക്കൂട്' എന്നീ അർത്ഥങ്ങളാണ് അധികമാളും നൽകിയിരിക്കുന്നത്. "ഭൂകമ്പം' എന്നൊരർത്ഥം ഇബ്നു അ∫ാസ് (റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വേറെയും അർത്ഥങ്ങളും പറയ പ്പെടാതില്ല. ആ അർത്ഥങ്ങളെ ആധാരമാക്കി ചില കഥകളും പറയപ്പെട്ടിട്ടുണ്ട്. അടുപ്പ്, തീക്കുണ്ട് എന്നീ അർത്ഥങ്ങളുള്ള ഒരു പദമാണ് (വത്വീസ്). യുദ്ധം പോലെ യുള്ള ആപത്തുകൾ മൂർദ്ധന്യത്തിലെത്തുമ്പോൾ (അടുപ്പ് പതച്ചു) എന്ന് അലങ്കാരരൂപത്തിൽ അതിനെപ്പറ്റി പറയാറുണ്ട്. അതുപോലെ, കാര്യം "ഗൗരവത്തി ലെത്തി' എന്ന അർത്ഥത്തിലുള്ള ഒരു അലങ്കാര പ്രയോഗമാണ് എന്നത്രെ ചിലരുടെ അഭിപ്രായം. ഇബ്നുകഥീർ (റ) പറയുകയാണ്: "അതായത് തീയിന്റെ സ്ഥാന മായ അടുപ്പുകളിൽ നിന്നും വെള്ളം മറിയുമാറ് ഭൂമിയിലാകെ ഉറവുപൊ ടിഞ്ഞുകൊണ്ടിരുന്നു. മുൻഗാമികളിലും പിൽക്കാല പണ്ഡിതൻമാരിലുമുള്ള ഭൂരിപക്ഷ ത്തിന്റെ അഭിപ്രായം ഇതാണ്.' എന്ന പദത്തിന്റെ മറ്റു ചില അർത്ഥങ്ങൾ ഉദ്ധരിച്ചു കൊണ്ട് അതെല്ലാം ഒറ്റപ്പെട്ട അഭിപ്രായങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കു ന്നു. ( അതിൽ എല്ലാറ്റിൽ നിന്നും ഈരണ്ട് ഇണകൾ കയറ്റു ക) എന്ന് പറഞ്ഞതിന്റെ താൽപര്യം എല്ലാ ജീവികളിൽനിന്നും ആണും പെണ്ണുമായി രണ്ടെണ്ണമെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. ജീവികളും ജീവികളല്ലാത്ത വയുമായ എല്ലാ വസ്തുക്കളിൽനിന്നും ഈരണ്ടെണ്ണമെന്നും ചിലർക്കഭിപ്രായമുണ്ട്. ഇത് കുറേ വിദൂരമായി തോന്നുന്നു. ഒരുപക്ഷേ, ജീവികളിൽനിന്നും മറ്റുള്ള ഉപകരണ വസ്തുക്കളിൽനിന്നും ആവശ്യമായതും, സൗകര്യപ്പെട്ടതുമൊക്കെ ഈരണ്ടെണ്ണം എന്നും ഉദ്ദേശ്യമാകാവുന്നതാണ്. അല്ലാഹുവിനറിയാം. ഏതായാലും നൂഹ് നബി (അ)യും അദ്ദേ ഹത്തിന്റെ വീട്ടുകാരും, അദ്ദേഹത്തിൽ വിശ്വസിച്ച സത്യവിശ്വാസികളും അതിൽ കയറി രക്ഷപ്പെട്ടിരുന്നുവെന്നുള്ളത് തീർച്ചതന്നെ. പക്ഷേ, വീട്ടുകാരിൽ നിന്നും അദ്ദേഹത്തിന്റെ ഒരു മകൻ ഒഴിവാണെന്ന് അടുത്ത വചനങ്ങളിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ഒരു ഭാര്യയും ഒഴിവായിരുന്നുവെന്നും, അവൾ അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നു വെന്നും സൂഃ തഹ്രീം: 10-ാം വചനത്തിൽ നിന്നും മനിലാക്കാം. അവിശ്വാസികളിൽപെട്ട ആരെയും കപ്പലിൽ കയറ്റിയിരിക്കുകയില്ലെന്ന് (ആർക്കെതിരിൽ വാക്ക് മുൻ കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ) എന്ന് പറഞ്ഞതിൽ നിന്ന് സ്പഷ്ട വുമാണ്. നൂഹ് നബി(അ)യിൽ വിശ്വസിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു. എണ്ണം നിർണയിച്ചുകൊണ്ടുള് ള ചില രിവായ ത്തുകളും കാണാം. ഒന്നിലും എൺപതിലധികമുള്ളതായി വന്നിട്ടില്ല. (മജ്രീഹാ) എന്നതിന്റെ സ്ഥാനത്ത് (മജ്റാഹാ) എന്നും വായനയു ണ്ട്. അർത്ഥത്തിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ലതാനും. (നിങ്ങൾ അതിൽ കയറിക്കൊള്ളുവീൻ) എന്ന വാചകവും (അല്ലാഹുവിന്റെ നാമത്തിലാ ണ്) എന്ന് തുടങ്ങിയ വാചകവും കൂടി ഒരേ വാചകമായിട്ടാണ് പല വ്യാഖ്യാതാക്കളും അർത്ഥവ്യാഖ്യാനം നൽകിക്കാണുന്നത്. അതനുസരിച്ച് ആ വാചകത്തിന്റെ സാരം, അത് സഞ്ചരിക്കുകയും, നിറുത്തുകയും ചെയ്യുമ്പോൾ, "അല്ലാഹുവിന്റെ നാമത്തിൽ' എന്ന് പറഞ്ഞുകൊണ്ടായിരിക്കണം നിങ്ങൾ അതിൽ കയറിയിരിക്കുന്നത് എന്നായിരിക്കും. വാഹനം കയറുമ്പോഴും ഇറങ്ങുമ്പോഴും "ബിസ്മി' ചൊല്ലുകയും, സന്ദർഭോചിതമായ സ്തുതികീർത്തനവും, പ്രാർത്ഥനയും നടത്തുകയും വേണ്ടതുണ്ടെന്ന് കൊണ്ടും ഹദീഥ്കൊണ്ടും സ്ഥാപിതമായതാണ് താനും.
11:42–43وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ
قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ
(42) അത് (കപ്പൽ) അവരെയും കൊണ്ട് മലകളെപ്പോലുള്ള (വമ്പിച്ച) തിരമാലയിലൂടെ സഞ്ചരിച്ചുകൊണ്ടി രിക്കുകയാണ്; നൂഹ് തന്റെ ഒരു അകന്ന സ്ഥലത്തായി രുന്നു - വിളിച്ചു (പറഞ്ഞു): "എന്റെ കുഞ്ഞുമകനേ! ഞങ്ങളോടൊപ്പം കയറിക്കൊള്ളുക; നീ അവിശ്വാസി കളുടെ കൂടെ ആയിരിക്കരുത്.' (43) അവൻ പറഞ്ഞു: "വെള്ള ത്തിൽ നിന്നും' എന്നെ രക്ഷപ്പെടു ത്തുന്ന വല്ല മലയിലേക്കും (പോയി) ഞാൻ അഭയം പ്രാപിച്ചുകൊള്ളാം.' അദ്ദേഹം പറഞ്ഞു: "അല്ലാഹു വിന്റെ കൽപനയിൽനിന്ന് അവൻ കരുണചെയ്തവർക്കല്ലാതെ ഇന്ന് രക്ഷനൽകുന്ന ഒന്നുമില്ല. അവർ രണ്ടാൾക്കുമിടയിൽ തിരമാല മറയി ടുകയും ചെയ്തു; അങ്ങനെ, അവൻ മുക്കിനശിപ്പിക്കപ്പെട്ടവരിലായിത്തീരു കയും ചെയ്തു. (42) അത് സഞ്ചരിക്കുന്നു, നടക്കുകയാണ് അവരെയും കൊണ്ട് തിരമാലയിൽ മലകളെപ്പോലെയുള്ള വിളിക്കുകയും ചെയ്തു നൂഹ് തന്റെ മകനെ, പുത്രനെ അവനായിരുന്നു ഒരു അകന്ന(വി ട്ട) സ്ഥലത്തിൽ എന്റെ കുഞ്ഞുമോനേ (പ്രിയമകനേ) നീ കയറിക്കൊ ള്ളുക ഞങ്ങളൊന്നിച്ച്, കൂടെ നീ ആയിരിക്കരുത് അവിശ്വാ സികളുടെ കൂടെ. (43) അവൻ പറഞ്ഞു ഞാൻ അഭയം പ്രാപിച്ചു (ചെന്നു ചേർന്നു)കൊള്ളാം വല്ല മലയിലേക്കും എന്നെ കാക്കുന്ന, രക്ഷപ്പെടു ത്തുന്ന വെള്ളത്തിൽനിന്ന് അദ്ദേഹം പറഞ്ഞു രക്ഷപ്പെടുത്തുന്ന (കാക്കുന്ന)തൊന്നുമില്ല ഇന്ന് കൽപനയിൽ നിന്ന് അല്ലാഹുവിന്റെ അവൻ കരുണചെയ്തവർക്കല്ലാതെ മറയിടുകയും ചെയ്തു അവർക്ക് രണ്ടാൾക്കുമിടയിൽ തിര, തിരമാല എന്നിട്ട് (അങ്ങനെ) അവനാ യിത്തീർന്നു മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ മകൻ അവിശ്വാസികളുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു. അതിനാൽ അവൻ കപ്പ ലിൽ കയറിയില്ല. പുത്രവാത്സല്യം സ്വാഭാവികമാണല്ലോ. ആ നിലക്ക് അവൻ കപ്പലിൽ കയറി രക്ഷപ്പെടുകയും, അങ്ങനെ അവിശ്വാസം ഉപേക്ഷിക്കുവാൻ കാരണമാവുകയും ചെയ്താൽ കൊള്ളാമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും, പ്രവാചകപുത്രനായതു കൊണ്ട് അല്ലാഹുവിന്റെ കൽപനാ നിയമത്തിൽ മാറ്റം വരുകയില്ലല്ലോ.
11:44وَقِيلَ يَـٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ
(44) പറയപ്പെട്ടു: 'ഭൂമിയേ, നിന്റെ വെള്ളം നീ വിഴുങ്ങുക; ആകാശമേ, നീ വിരമിക്കുക (നിറുത്തുക) യും ചെയ്യുക.' വെള്ളം വറ്റുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അത് (കപ്പൽ) "ജൂദി' (മല)യുടെമേൽ (ചെന്ന്) ഉറച്ചുനിൽക്കുകയും ചെയ്തു. "അക്രമികളായ ജന ങ്ങൾക്ക് വിദൂരം! ധ കാരുണ്യ ത്തിൽനിന്നും അവർ എത്രയോ അക ന്നുപോയി! പ ' എന്ന് പറയപ്പെടുകയും ചെയ്തു. (44) പറയപ്പെടുകയും ചെയ്തു ഭൂമിയെ നീ വിഴുങ്ങുക നിന്റെ വെള്ളം ആകാശമേ നീ വിരമിക്കുക, പിൻമാറുക വറ്റി പ്പോകുകയും ചെയ്തു വെള്ളം തീരുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു കാര്യം, കൽപന ശരിപ്പെടുക നിൽക്കുക)യും ചെയ്തു ജൂദിയിൻമേൽ പറയപ്പെടുകയും ചെയ്തു വിദൂരം, അകലം ജനങ്ങൾക്ക് അക്രമികളായ ആകാശത്ത് നിന്ന് അതികഠിനമായി മഴ വർഷിച്ചുകൊണ്ടിരുന്നു. ഭൂമിയിൽ എല്ലാ ഇടത്തുനിന്നും ഉറവും വമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ജലപ്രളയം ഉണ്ടായി ത്തീർന്നത്. സൂഃ ക്വമറിൽ അല്ലാഹു പറയുന്നു: (സാരം: കുത്തിച്ചൊരിയുന്ന ഒരു വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങളെ നാം തുറന്നു വിട്ടു. ഭൂമിയെ നാം ഉറവുകൾ പൊട്ടി ഒഴുക്കുകയും ചെയ്തു. അങ്ങനെ നിർണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തിൽ ആ വെള്ളം കൂട്ടിമുട്ടി) ധിക്കാരി വർഗത്തെ നശി പ്പിക്കുകയെന്നുള്ള അല്ലാഹുവിന്റെ തീരുമാനം നടപ്പിൽ വന്നപ്പോൾ, ആകാശത്തോട് മഴ നിറുത്തുവാനും, ഭൂമിയോട് ഉറവ് നിറുത്തുവാനും അവൻ കൽപന കൊടുത്തു. അങ്ങനെ, വെള്ളം വാർന്നു. പറഞ്ഞപോലെജൂദിമലയിൽ അണ ഞ്ഞുനിലകൊള്ളുകയും ചെയ്തു. ജൂദിമല അൽജസീറഃ (മെസപൊത്തേമ്യ)യിലാണെന്നും, മൂ സ്വ ലിലാണെന്നും ക്വുർ ആൻ വ്യാഖ്യാതാക്കൾ പറഞ്ഞു കാണാം. മുൻകാലത്ത് രാജ്യാതിർത്തികൾക്ക് കൃത്യത യില്ലായിരുന്നതും, കാലാന്തരത്തിലുണ്ടായ അതിർത്തിമാറ്റങ്ങളും നോക്കുമ്പോൾ ഇത് രണ്ടും ശരിയായിരിക്കുവാൻ ന്യായമുണ്ട്. അൽജസീറഃ ക്കും, മൂ സ്വ ലിനും കിഴക്കായി, ഇപ്പോൾ അർമീനിയായിൽ സ്ഥിതി ചെയ്യുന്നതും, സമതലങ്ങളും, പല മലകളും ഉൾക്കൊ ള്ളുന്നതുമായ അറാറാത്ത് പ്രദേശങ്ങളിലെ ഒരു മലയാണ് "ജൂദി' മല. ( ) ഇൗ പേർ അത്ര പ്രസിദ്ധമല്ല. കപ്പൽ നിന്ന മലക്ക് പ്രത്യേകമുള്ള പേരാണത്. ശൂദി എന്നും ചിലർ പറയാറുണ്ട്; അറാറാത്ത് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബൈബ്ളിലും ഇൗ പേരത്രെ പറഞ്ഞിരിക്കുന്നത്. (ഉൽപത്തി: 8ൽ4.) ക്വത്താദഃ (റ) പ്രസ്താവിച്ചതായി, ഒരു പ്രസിദ്ധ ചരിത്രകാരനും കൂടിയായ ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഇപ്രകാരം ഉദ്ധരിക്കുന്നു: "അൽ ജ സീറഃ യിൽ പെട്ട ജൂദിമലയിൽ ഒരു ദൃഷ്ടാന്തമായി ക്കൊണ്ട് നൂഹ് നബി(അ) യുടെ കപ്പലിനെ അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു. ഇൗ സമുദായത്തിലെ ആദ്യകാലക്കാർ അത് കാണുകയും ചെയ്തിരിക്കുന്നു. അതിനുശേഷ മുണ്ടായ എത്രയോകപ്പലുകൾ നശിച്ചു ചാമ്പലായിത്തീർന്നുപോയി' . ക്വത്താദഃ (റ) ഇത് പറഞ്ഞിട്ട് ആയിരത്തിൽപരം കൊല്ലങ്ങൾ കഴിഞ്ഞുപോയെങ്കിലും ഇക്കാലത്തും അതിന്റെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും, അന്വേഷണങ്ങളും ചരിത്ര ഗവേഷകൻമാ രിൽ നിന്ന് നിലച്ചുപോയിട്ടില്ല. അറാറത്ത് മലഞ്ചരുവിൽ വളരെ അടി ഉയരത്തിൽ വെച്ച് ഒരു അമേരിക്കൻ പുരാവസ്തു ഗവേഷകസംഘം നൂഹ് (അ) ന്റെ ന്റതെന്ന് അനു മാനിക്കപ്പെടുന്ന ഏതാനും അവശിഷ്ടങ്ങൾ കണ്ടെത്തിയതായും അതിന്മേൽ അവർ ഗവേ ഷണം നടത്തിക്കൊണ്ടിരിക്കുന്നതായും പതിനഞ്ച് കൊല്ലങ്ങൾക്കുമുമ്പ് വർത്തമാന പത്ര ങ്ങളിൽ ( ) നാം കാണുകയുണ്ടായിട്ടുണ്ട്. സൂഃ അൻകബൂത്തിൽ അല്ലാഹു പ്രസ്താവി ച്ചത് ഇവിടെ ശ്രദ്ധേയമാകുന്നു: "സ്ല..അദ്ദേഹത്തെയും കപ്പലിലുള്ളവരെയും നാം രക്ഷപ്പെ ടുത്തി. അതിനെ നാം ലോകർക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.' ( ) സ്ഥലങ്ങളെപ്പറ്റി മനിലാക്കുവാൻ 4 ഉം 5 ഉം ഭൂപടങ്ങൾ നോക്കുക ( ) പത്രത്തിൽ നിന്നുള്ള ഉദ്ധരണി സൂഃ വ്യാഖ്യാന ക്കുറിപ്പിൽ കാണാം.
11:45–47وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ
قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ
قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ
(45) നൂഹ് തന്റെ റ∫ിനെ വിളിച്ചു (പ്രർത്ഥിച്ചുകൊണ്ട്) പറഞ്ഞു: "എന്റെ റേ∫! നിശ്ചയമാ യും, എന്റെ മകൻ എന്റെ വീട്ടുകാ രിൽ (അഥവാ സ്വന്തക്കാരിൽ)പെട്ട വനും, നിന്റെ വാഗ്ദാനം യഥാർത്ഥ മായുള്ളതുമാണ്. നീയാകട്ടെ, വിധി കർത്താക്കളിൽ വെച്ച് ഏറ്റം (വലി യ) വിധികർത്താവുമാകുന്നു (വ ല്ലോ)!' (46) അവൻ ധ റ∫് പ പറഞ്ഞു: "നിശ്ചയമായും, അവൻ നിന്റെ വീട്ടു കാരിൽ (സ്വന്തക്കാരിൽ) പെട്ടവനല്ല. (കാരണം) അവൻ നന്നല്ലാത്ത ഒരു പ്രവൃത്തി (ക്കാരൻ) ആകുന്നു. ആകയാൽ, നിനക്ക് അറിവില്ലാത്ത കാര്യം (സംബന്ധിച്ചു) എന്നോട് നീ ചോദിക്കരുത്. നീ (അറിവില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീ രുമെന്നതിനാൽ, ഞാൻ നിന്നെ ഉപ ദേശിക്കുകയാണ്. (47) അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! എനിക്ക് അറിവില്ലാത്ത കാര്യം (സംബന്ധിച്ച്) നിന്നോട് ചോദിക്കുന്നതിനെക്കുറിച്ച് ഞാൻ നിന്നോട് ശരണം തേടുന്നു. എനിക്ക് നീ പൊറുത്തുതരുകയും, എന്നോട് നീ കരുണ ചെയ്യുകയും ചെയ്യാത്ത പക്ഷം, ഞാൻ നഷ്ടക്കാരിൽ പെട്ട വനായിത്തീരും!' (45) വിളിച്ചു നൂഹ് തന്റെ റ∫ിനെ എന്നിട്ട് പറഞ്ഞു എന്റെ റേ∫ നിശ്ചയമായും എന്റെ മകൻ, പുത്രൻ എന്റെ വീട്ടുകാരിൽ (സ്വന്തക്കാരിൽ)പെട്ടവനാകുന്നു നിശ്ചയമായും നിന്റെ വാഗ്ദാനം യഥാർത്ഥമാണ് (താനും) നീയാകട്ടെ ഏറ്റം (വലിയ) വിധികർത്താവാ കുന്നു വിധികർത്താക്കളിൽ, (46) അവൻ പറഞ്ഞു നൂഹേ നിശ്ചയമായും അവൻ അല്ല, അവനല്ല നിന്റെ വീട്ടുകാരിൽ (സ്വന്തക്കാ രിൽ) പെട്ട (വൻ) നിശ്ചയമായും അവൻ ഒരു പ്രവൃത്തി (പ്രവൃത്തിക്കാരൻ) ആകുന്നു നല്ലവനല്ലാത്ത ആകയാൽ എന്നോട് ചോദിക്കരുത് ഇല്ലാത്തത് നിനക്ക് അതിനെപ്പറ്റി അറിവ്, ഒരു വിവരവും നിശ്ചയമായും ഞാൻ നി ന്നെ ഉപദേശിക്കുന്നു, നിനക്ക് സദുപദേശം നൽകുന്നു നീ ആയിത്തീരുമെന്നതിനാൽ വിഡ്ഢികളിൽ (വിവരമില്ലാത്തവരിൽ)പെട്ട(വൻ) (47) അദ്ദേഹം പറഞ്ഞു എന്റെ റേ∫ നിശ്ചയമായും ഞാൻ ശരണം (രക്ഷ)തേടുന്നു നിന്നിൽ, നിന്നോട് ഞാൻ നിന്നോട് ചോദിക്കുന്നതിനെ ക്കുറിച്ച് ഇല്ലാത്തത് എനിക്ക് അതിനെപ്പറ്റി അറിവ്, വിവരം നീ പൊറുത്ത് തരാത്തപക്ഷം എനിക്ക് എനിക്ക് കരുണ ചെയ്യുകയും ഞാനായിരിക്കും, ആയിത്തീരും നഷ്ടപ്പെട്ടവരിൽ പെട്ട(വൻ) നിന്റെ സ്വന്തക്കാരെയും കപ്പലിൽ കയറ്റിക്കൊള്ളുക ( ) എന്ന് അല്ലാഹു അദ്ദേ ഹത്തോട് കൽപിച്ചിരുന്നതാണ്. അപ്പോൾ, തന്റെ മകനും അതിൽ ഉൾപെടുമെന്ന് അദ്ദേഹം കരുതി. കപ്പലിൽ കയറുന്നവരെയെല്ലാം രക്ഷപ്പെടുത്താമെന്നാണല്ലോ ആ കൽപനയുടെ അർത്ഥം. ശിക്ഷയുടെ വാക്ക് മുൻകഴിഞ്ഞവരൊഴികെ ( ) എന്ന ഉപാധിയിൽ മകൻ ഉൾപെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അന്നേരം അറിഞ്ഞിരുന്നതുമില്ല. അങ്ങനെ, മകൻ രക്ഷപ്പെടാൻ മാർഗം കാണാതെ വ ന്നപ്പോൾ മകന്റെ കാര്യത്തിൽ അദ്ദേഹം അല്ലാഹുവിനോട് സങ്കടപ്പെട്ടു. വാസ്തവത്തിൽ, അദ്ദേഹം ആ കൽപന മനിലാക്കിയതിൽ അദ്ദേഹത്തിന് പിഴവ് പറ്റിയിട്ടുണ്ടെന്ന് അല്ലാഹു അദ്ദേഹത്തെ മനിലാക്കി. സ്വന്തം മകനെന്ന നിലക്ക് അവൻ ബന്ധപ്പെട്ടവ നാണെങ്കിലും അവൻ നിലക്ക് അദ്ദേഹവുമായി ബന്ധം മുറിഞ്ഞുപോയിട്ടുണ്ടെന്നും, അവൻ അവിശ്വാസിക ളുടെ കൂട്ടത്തിൽ നശിച്ചുപോകേണ്ടവൻ തന്നെയാണെന്നും, അവിശ്വാസികളാരും പ്രവാ ചകന്റെ ആൾക്കാരായിരിക്കുകയില്ലെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുടുംബത്തിൽപെട്ട സ്വന്തക്കാർക്കെല്ലാം രക്ഷ കിട്ടുമെന്ന് നൂഹ് (അ) ധരിച്ചു. ആ ധാരണ ശരിയല്ലെന്നും, മതബന്ധത്തിൽ ഉൾപ്പെട്ട സ്വന്തക്കാർക്ക് മാത്ര മാണ് രക്ഷാവാഗ്ദാനമുള്ളതെന്നും അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പക്കൽ വന്ന ധാരണപ്പിഴവ് തിരുത്തിയതോടൊപ്പം തന്നെ, കാര്യ ത്തിന്റെ യഥാർത്ഥം മനിലാക്കാതെ ഇതുപോലെ മര്യാദയില്ലാത്ത ചോദ്യവും അപേ ക്ഷയും മേലിൽ നടത്തരുതെന്നും, അത് വിഡ്ഢികളുടെ സ്വഭാവമാണെന്നും, അല്ലാഹു അദ്ദേഹത്തെ ഉപദേശിച്ചു. സംഗതി മനിലായ അദ്ദേഹം തന്റെ പക്കൽ വന്നു പോയ അവിവേകത്തെപ്പറ്റി പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും, മേലിൽ ഇത്തരം അവിവേകങ്ങൾ തന്റെ പക്കൽ വന്നുപോകാതെ കാത്തുരക്ഷിക്കേണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ഈ വചനങ്ങളിൽ നിന്ന് മനിലാക്കാവുന്നതും, മനിരുത്തേണ്ടതുമായ ചില കാര്യ ങ്ങൾ: (1) നൂഹ് (അ) തന്റെ മകനെപ്പറ്റി അല്ലാഹുവിനോട് സങ്കടം ബോധിപ്പിച്ചത് അല്ലാ ഹുവിന്റെ ഏതെങ്കിലും വിധിവിലക്കുകളെ അദ്ദേഹം ലംഘിച്ചുകൊണ്ടുള്ള ഒരു പാപ കൃത്യമായിരുന്നില്ല. അദ്ദേഹം മനിലാക്കിയതിൽ വന്നുപോയ ഒരു അബദ്ധം മാത്രമാ ണത്. എങ്കിലും പ്രവാചകവര്യനും, ദിവ്യസന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആളു മായ അദ്ദേഹത്തിന്റെ സ്ഥാനപദവിക്ക് യോജിച്ചതായിരുന്നില്ല ആ ചോദ്യം. ആ നിലക്ക് അതൊരു പാപമെന്നോണം ഗണിക്കപ്പെട്ടിരിക്കുകയാണ്. പാപമല്ലെങ്കിലും പ്രവാച കൻമാർ ഇങ്ങനെയുള്ള ന്യൂനതകളിൽ നിന്നുപോലും പരിശുദ്ധരായിരിക്കണമെന്നതാണ് ഇതിലടങ്ങിയ തത്വം. അതുകൊണ്ടാണ് പ്രവാചകൻമാരിൽനിന്ന് വല്ല പാക പ്പിഴവുകളുണ്ടാകുമ്പോഴേക്കും ശക്തിയായ ഭാഷയിൽ അല്ലാഹു ഉടനെ തിരുത്തുന്നത്: (2) ആഭിജാത്യം കൊണ്ടോ, പ്രവാചകൻമാരടക്കമുള്ള മഹാൻമാരുമായി അടുത്ത ബന്ധമുള്ളതുകൊണ്ടോ ആർക്കും അല്ലാഹുവിങ്കൽ രക്ഷകിട്ടുകയില്ല. ഓരോ വ്യക്തി യുടെയും രക്ഷാശിക്ഷകൾക്ക് നിദാനം ആ വ്യക്തിയുടെ വിശ്വാസവും കർമവും തന്നെ യായിരിക്കും. (3) കുടുംബപരമായ ചാർച്ചാ ബന്ധത്തെക്കാൾ ശക്തമായ ബന്ധം മതവിശ്വാസം വഴിയുള്ള ബന്ധമാകുന്നു. നൂഹ് (അ)ന്റെ മകനും അദ്ദേഹവും തമ്മിൽ പിതൃപുത്ര ബന്ധമുണ്ടായിരുന്നിട്ടും അവൻ തന്റെ സ്വന്തക്കാരിൽ പെട്ടവനല്ല ( ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇൗ അടിസ്ഥാനത്തിൽ തന്നെയാണ് മുസ്ലിംക ളുടെ വിമതസ്ഥരായ കുടുംബാംഗങ്ങൾക്ക് ഇസ്ലാമിൽ പരസ്പരം സ്വത്തവകാശം വരെ ഇല്ലാതാക്കപ്പെട്ടിരിക്കുന്നതും.
11:48قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ
(48) പറയപ്പട്ടു: "നൂഹേ, നമ്മുടെ പക്കൽ നിന്നുള്ള ശാന്തിയോടെ നീ ഇറങ്ങിക്കൊള്ളുക; നിന്റെമേലും, നിന്റെ കൂടെയുള്ളവരിൽനിന്നു(ണ്ടാ കുവാനു)ള്ള സമുദായങ്ങളുടെമേലും (ഇറ ങ്ങിക്കൊള്ളുക). ചില സമുദായങ്ങളാകട്ടെ, അവർക്ക് നാം സൗഖ്യം നൽകി യേക്കും; പിന്നീട് അവർക്ക് നമ്മുടെ പക്കൽനിന്നും വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും.' (48) യേക്കും പിന്നെ അവരെ സ്പർശിക്കും, ബാധിക്കും നമ്മിൽ നിന്ന് ശിക്ഷ വേദനയേറിയ. പ്രളയം അടങ്ങിയപ്പോൾ, അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനവും ശാന്തിയും ലഭി ച്ചവരായും, പാത്രമായവരായുംകൊണ് ട് ഭൂമിയിലേക്ക് ഇറങ്ങി ക്കൊള്ളുവാനുള്ള ഉത്തരവാണിത്. കപ്പലിലുണ്ടായിരുന്ന സത്യവിശ്വാസികൾക്ക് മാത്ര മല്ല, അവരിൽനിന്ന് ഭാവിയിലുണ്ടാകുവാൻ പോകുന്ന സമുദായങ്ങളിലെ സത്യവിശ്വാ സികൾക്ക് കൂടി ഈ ആശീർവാദം ബാധകമാണെന്നും, അവരിലുണ്ടാകുന്ന അവിശ്വാ സികൾക്ക് ഈ അനുഗ്രഹം ബാധകമല്ലെന്നും, കുറച്ചുകാലം അവർക്ക് ഭൂമിയിൽ സുഖാ നുഗ്രഹങ്ങൾ നൽകപ്പെടുമെന്നും, പിന്നീട് ശിക്ഷ തന്നെയായിരിക്കും ആധാരമെന്നും കൂടി ഓർമിപ്പിച്ചിരിക്കുന്നു. ഈ ചരിത്രസംഭവത്തെ ചൂണ്ടിക്കൊണ്ട് നബി ˜ യോടായി അല്ലാഹു പറയുന്നു:-
11:49تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ
(49) (നബിയേ) അവ(യൊക്കെ) അദൃശ്യവാർത്തകളിൽ പെട്ടതാ കുന്നു: അവ നിനക്ക് നാം "വഹ്യ്' നൽകുന്നു. നീയാകട്ടെ, നിന്റെ ജന തയാകട്ടെ, ഇതിന് മുമ്പ് അവ അറി യുമായിരുന്നില്ല. ആകയാൽ, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷ്മത പാലി ക്കുന്നവർക്കായിരിക്കും. (49) അത്, അവ വാർത്തകളിൽപെട്ടതാണ് അദൃശ്യത്തിന്റെ അവ (അത്) നാം വഹ്യ് നൽകുന്നു നിനക്ക് നീ ആയിരുന്നില്ല അവ അറിയും നീ നിന്റെ ജനതയുമില്ല മുമ്പ് ഇതിന്റെ ആകയാൽ ക്ഷമിക്കുക നിശ്ചയമായും പര്യവസാനം സൂക്ഷ്മത പാലിക്കുന്നവർക്കാണ്. നബി തിരുമേനി ˜ യും, അവിടുത്തെ ജനതയായ അറബികളും വേദഗ്രമ്ലങ്ങളെ പ്പറ്റി മുൻപരിചയമില്ലാത്തവരാകകൊണ്ട് ഈ സംഭവവും, ഇതുപോലെയുള്ള പ്രാചീന കാല സംഭവങ്ങളും അവരെ സംബന്ധിച്ചിടത്തോളം തികച്ചും അജ്ഞാതങ്ങളാകുന്നു. അപ്പോൾ, പ്രസ്തുത സംഭവങ്ങളെ യഥാർത്ഥ രൂപത്തിൽ നബി ˜ വിവരിക്കുവാൻ കഴിയുന്നത് അല്ലാഹുവിങ്കൽ നിന്നുള്ള വഹ്യ് കൊണ്ടാണെന്ന് സ്പഷ്ടമാണ്. നൂഹ് (അ)ന്റെ ജനത അദ്ദേഹത്തിനെതിരിൽ നടത്തിയ ധിക്കാരനിഷേധങ്ങളുടെ ഫലം അവർ അനുഭവിച്ചതുപോലെ, ഈ മുശ്രിക്കുകളുടെ ധിക്കാരത്തിനും താമസിയാതെ അറുതി വരുത്തുകയും, സത്യവിശ്വാസികൾക്ക് രക്ഷ നൽകുകയും ചെയ്യും. അതുവരെ ക്ഷമയും സഹനവും കൈക്കൊള്ളണം. സത്യപ്രബോധനത്തിനെതിരെ ജനങ്ങളിൽ നിഷേധവും മൽസരവും പ്രകടമാക്കുന്നത് മുമ്പ് മുതൽക്കേയുള്ള പതിവാണ് എന്നൊക്കെ സാരം. വിഭാഗം - 5 നൂഹ് നബി (അ)യുടെശേഷം, വന്ന ചില പ്രവാചകൻമാരുടെയും, അവരുടെ സമു ദായങ്ങൾ അവരുടെനേരെ കൈക്കൊണ്ട നിലപാടുകളുടെയും ചരിത്രം തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നതു ഹൂദ് നബി (അ)യുടെയും സമുദായത്തിന്റെയും ചരിത്ര മാണ് അവയിൽ ആദ്യത്തേത്. ഇൗ വിഷയകമായി മുമ്പ് സൂറത്തുൽ അഹ്ക്വാഫ് മുതലായ സൂറത്തുകളിലും വിവരിക്കപ്പെട്ടി ട്ടുണ്ട്. ഓരോ സ്ഥലത്തും വിവരിക്കുമ്പോൾ മറ്റേ സ്ഥലത്ത് കാണപ്പെടാത്ത ചില വിവ രങ്ങൾ അടങ്ങിയിരിക്കും. ഇത് പ്രത്യേക വിവരണ ശൈലികളിൽ ഒന്നാണ് താനും.
11:50–52وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ
يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ
وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ
(50) "ആദ്' ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹു വിനെ ആരാധിക്കുവിൻ; അവന ല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനു മില്ല. നിങ്ങൾ കെട്ടിച്ചമക്കുന്നവര ല്ലാതെ (മറ്റൊന്നും) അല്ല. (51) "എന്റെ ജനങ്ങളേ, ഇതിന്റെ ധ ഈ പ്രബോധനത്തിന്റെ പ പേരിൽ നിങ്ങളോട് ഞാൻ ഒരു പ്രതിഫലവും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്റെ മേൽ അല്ലാതെ (ബാധ്യത) ഇല്ല. അപ്പോൾ, നിങ്ങൾ ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്നില്ലേ?! (52) എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ റ∫ിനോട് പാപമോചനം തേടുകയും, പിന്നെ അവങ്കലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിൻ; (എന്നാൽ) അവൻ നിങ്ങൾക്ക് ആകാ ശത്തെ (മഴയെ) സമൃദ്ധമായി അയ ച്ചുതരുന്നതാണ്. നിങ്ങളുടെ ശക്തിയിലേക്ക് (കൂടു തൽ) ശക്തി അവൻ നിങ്ങൾക്ക് വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് തിരിഞ്ഞു കളയുകയും അരുത്. (50) ആദിലേക്കും (ആദ്ഗോത്രത്തിലേക്കും) അവരുടെ സഹോദ രനെ ഹൂദിനെ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ ആരാധിക്കുവിൻ അല്ലാഹുവിനെ നിങ്ങൾക്കില്ല ഒരാരാധ്യനും,ദൈ വവും അവനല്ലാതെ നിങ്ങളല്ല കെട്ടിച്ചമക്കുന്നവരല്ലാതെ. (51) എന്റെ ജനങ്ങളേ നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല ഇതിന്റെ (അതിന്റെ) പേരിൽ ഒരു പ്രതിഫലം എന്റെ പ്രതിഫലം ഇല്ല(അല്ല) മേലല്ലാതെ എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്റെ അപ്പോൾ നിങ്ങൾ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ. (52) (വീണ്ടും)എന്റെ ജനങ്ങളേ നിങ്ങൾ പാപമോചനം തേടുവിൻ നിങ്ങളുടെ റ∫ിനോട് പിന്നെ, പുറമെ അവനിലേക്ക് നിങ്ങൾ പശ്ചാത്തപിക്കുവിൻ അവൻ അയച്ചു തരും ആകാശം (മഴ) നിങ്ങളിൽ, നിങ്ങൾക്ക് സമൃദ്ധമായി, തുടർന്നൊഴുകിക്കൊണ്ട് നിങ്ങൾക്കവൻ വർദ്ധിപ്പിക്കുകയും ചെയ്യും ശക്തി, ഊക്ക് നിങ്ങളുടെ ശക്തിയിലേക്ക് (ശക്തിയിൽ കൂടി) നിങ്ങൾ തിരിഞ്ഞുകളയുകയും അരുത് കുറ്റവാളികളായിക്കൊണ്ട്. യമൻ പ്രദേശങ്ങളിൽപെട്ട അഹ്ക്വാഫ് ആയിരുന്നു പ്രാചീന ഗോത്രമായ ആദ് ( ഛസ്ലഥ ) വർഗത്തിന്റെ വാസസ്ഥലം. അവർ വിഗ്രഹാരാധകരായിരുന്നു. അവരുടെ ഗോത്രത്തിലും കുടുംബത്തിലുമുള്ള ആളായിരുന്നു ഹൂദ് (അ). അതുകൊണ്ടാണ് അദ്ദേ ഹത്തെ "അവരുടെ സഹോദരൻ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അവരുടെ വിഗ്രഹാ രാധന തുടങ്ങിയ തോന്നിയവാസങ്ങളെ ചൂണ്ടിക്കൊണ്ടാണ് "നിങ്ങൾ കെട്ടിച്ചമക്കുന്ന വരല്ലാതെ മറ്റൊന്നുമല്ല' എന്ന് അദ്ദേഹം പറയുന്നത്. തന്റെ പ്രബോധനംകൊണ്ട് അല്ലാ ഹുവിങ്കൽ നിന്നുള്ള പ്രതിഫലമല്ലാതെനിങ്ങളിൽ നിന്നുള്ള യാതൊരു പ്രതിഫലവും ഞാൻ ഉദ്ദേശിക്കുന്നില്ലെന്ന് നൂഹ് നബി (അ)യെപ്പോലെത്തന്നെ അദ്ദേഹവും ജനങ്ങളെ ഉൽബോധിപ്പിച്ചു. അങ്ങനെ, തന്റെ പ്രബോധനം നിഷ്കളങ്കമാണെന്നും, അതിൽ സ്വാർത്ഥതാൽപര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രവാചകൻമാ രെയും പോലെ, അദ്ദേഹത്തിനും പ്രഥമപ്രധാനമായി ഉപദേശിക്കുവാനുണ്ടായിരുന്നത് അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന തൗഹീദ് തന്നെ. ആദ് വർഗത്തെ സംബന്ധിച്ചിടത്തോളം അവർ വളരെ കയ്യൂക്കും മെയ്യൂക്കുമുള്ള ഒരു വർഗമായിരുന്നു. നിങ്ങൾ അല്ലാഹുവിനെ ആരാധിച്ചും, അവനിലേക്ക് ഖേദിച്ച് മട ങ്ങിയും വന്നാൽ അവൻ നിങ്ങൾക്ക് മഴ സമൃദ്ധമാക്കിത്തരുകയും, നിങ്ങളുടെ നിലവി ലുള്ള ശക്തിയിലൂടെ എനിയും നിങ്ങൾക്ക് ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതിൽ നിന്നുതന്നെ ഇത് മനിലാക്കാം. ഞങ്ങളെക്കാൾ ഊക്കുള്ള വർ ആരാണുള്ളതെന്ന് അഹങ്കാരപൂർവ്വം അവർ പറയുകയും ചെയ്തിരുന്നു. (41: 15) പശ്ചാത്താപവും, പാപബോധവും പരലോകത്തുവച്ച് മാത്രമല്ല, ഇഹത്തിൽവെച്ചും അല്ലാ ഹുവിന്റെ അനുഗ്രഹം കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുവാൻ കാരണമാണെന്ന് അദ്ദേഹം പറഞ്ഞതിൽനിന്ന് മനിലാക്കാം. ഇതുപോലെ നൂഹ് നബി (അ)യും അദ്ദേഹത്തിന്റെ പടം 5 ഉം മറ്റും നോക്കുക. ജനതയോട് പറഞ്ഞതായി സൂഃ നൂഹിൽ അല്ലാഹു അറിയിച്ചിട്ടുണ്ട്. (റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞ തായി വന്നിരിക്കുന്നു: "ആരെങ്കിലും പാപമോചനം തേടൽ കൈവിടാതിരു ന്നാൽ അവന് അല്ലാഹു എല്ലാ ഞെരുക്കത്തിൽ നിന്നും രക്ഷാമാർഗം നൽകുകയും, എല്ലാ ദുഃഖവിചാ രങ്ങളിൽ നിന്നും മുക്തി നൽകുകയും, അവൻ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്.' (അ; ദ; ജ.)
11:53–54قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ
إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ
(53) അവർ പറഞ്ഞു: "ഹൂദേ, നീ ഞങ്ങൾക്ക് (വ്യക്തമായ) ഒരു തെളിവും കൊണ്ടുവന്നിട്ടില്ല; നിന്റെ വാക്കിനാൽ ഞങ്ങൾ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ധ ദൈവ ങ്ങളെ പ ഉപേക്ഷിക്കുന്നവരല്ലതാനും; ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരു മല്ല. (54) "ഞങ്ങളുടെ ആരാധ്യവ സ്തുക്കളിൽ ചിലത് നിനക്ക് വല്ല തിൻമയും ബാധിപ്പിച്ചിരിക്കുന്നുവെ ന്നല്ലാതെ ഞങ്ങൾ (ഒന്നും) പറയു ന്നില്ല.' അദ്ദേഹം പറഞ്ഞു: " ഞാൻ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തു ന്നുനിങ്ങളും സാക്ഷ്യം വഹിച്ചു കൊള്ളുവിൻനിങ്ങൾ പങ്കു ചേർക്കുന്നതിൽനിന്ന് ഞാൻ ഒഴിവാ യവനാണെന്ന്;- (53) അവർ പറഞ്ഞു ഹൂദേ നീ ഞങ്ങൾക്ക് വന്നിട്ടില്ല (ഒരു വ്യക്തമായ) തെളിവുമായി, തെളിവും കൊണ്ട് ഞങ്ങളല്ലതാനും ഉപേ ക്ഷിക്കുന്നവർ ഞങ്ങളുടെ ആരാധ്യൻമാരെ (ദൈവങ്ങളെ) നിന്റെ വാക്കി നാൽ. ഞങ്ങളല്ലതാനും നിന്നെ വിശ്വസിക്കുന്നവർ. (54) ഞങ്ങൾ പറയുന്നില്ല നിനക്ക് ബാധിച്ചിരിക്കുന്നു എന്നല്ലാതെ ചിലത് ഞങ്ങളുടെ ആരാധ്യരിൽ (ദൈവങ്ങളിൽ) വല്ല തിന്മയെയും അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ സാക്ഷ്യപ്പെടുത്തുന്നു അല്ലാഹുവിനെ നിങ്ങളും സാക്ഷ്യം വഹിക്കുവിൻ ഞാൻ (ആകുന്നു) എന്ന് ഒഴിവാ യവൻ, നിരപരാധി, ബാധ്യതയില്ലാത്തവൻ നിങ്ങൾ പങ്കുചേർക്കുന്ന തിൽനിന്ന്
11:55–57مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ
إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ
فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ
(55) "(അതെ) അവന് പുറമെ ധ അവനോട് പങ്കുചേർക്കുന്നതിൽ നിന്ന് പ . അതിനാൽ, നിങ്ങൾ എല്ലാ വരും (കൂടി) എന്നോട് തന്ത്രം പ്രയോ ഗിച്ചുകൊള്ളുക; പിന്നെ, നിങ്ങൾ എനിക്ക് താമസം നൽകേണ്ട! (56) "നിശ്ചയമായും, എന്റെ റ∫ും, നിങ്ങളുടെ റ∫ുമായ അല്ലാ ഹുവിന്റെ മേൽ ഞാൻ ഭരമേൽപിച്ചി രിക്കുന്നു. ഒരു (ജീവ) ജന്തുവും തന്നെ, അവൻ അതിന്റെ നെറുകയെ പിടി ക്കുന്ന ധ അതിനെ അടക്കിഭരി ക്കുന്ന പ വൻ ആയല്ലാതെ ഇല്ല. നിശ്ച യമായും, എന്റെ റ∫് നേരെയുള്ള (ചൊവ്വായ) പാതയിലാണ്. (57) "എനി, നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ, എന്നെ നിങ്ങ ളിലേക്ക് യാതൊന്നുമായി അയക്ക പ്പെട്ടിരിക്കുന്നുവോ അത് (ഇതാ) നിങ്ങൾക്ക് ഞാൻ എത്തിച്ചുതന്നിട്ടു ണ്ട്. എന്റെ റ∫് നിങ്ങളല്ലാതെ ഒരു ജന തയെ (നിങ്ങൾക്ക് പകരം) പിന്നാലെ കൊണ്ടുവരുകയും ചെയ്യും. അവന്ന് നിങ്ങൾ യാതൊന്നും (തന്നെ) ഉപ ദ്രവം ചെയ്കയുമില്ല. നിശ്ചയമായും, എന്റെ റ∫് എല്ലാ വസ്തുവിന്റെയും മേൽ(നോട്ടം ചെയ്ത്) കാത്തുപോരുന്നവനാകു ന്നു.' (55) ചലിക്കുന്നതും) ഇല്ല അവനായിട്ടല്ലാതെ പിടിക്കുന്നവൻ അതിന്റെ നെറുകയെ, മൂർദ്ധാവിനെ, കുടുമയെ നിശ്ചയമായും എന്റെ റ∫് പാത യിലാണ് നേരെയുള്ള, ചൊവ്വായ (57) എനി നിങ്ങൾ തിരിഞ്ഞുകള യുന്നപക്ഷം എന്നാൽ നിങ്ങൾക്ക് ഞാൻ എത്തിച്ചുകഴിഞ്ഞു (എത്തിച്ചി ട്ടുണ്ട്) യാതൊന്ന്, എന്തോ ഞാൻ അയക്കപ്പെട്ടിരിക്കുന്നു അതുമായി, അതുകൊണ്ട് നിങ്ങളിലേക്ക് പിന്നാലെ കൊണ്ടുവരിക (പകരം കൊണ്ടുവരുക - പിന്നിൽ വരുത്തുക)യും ചെയ്യും എന്റെ റ∫് ഒരു ജനതയെ, വല്ല ജനതയെയും നിങ്ങളല്ലാത്ത അവന്ന് നിങ്ങൾ ഉപദ്രവം ചെയ്ക യുമില്ല യാതൊന്നും, ഒരു വസ്തുവും നിശ്ചയമായും എന്റെ റ∫് എല്ലാ വസ്തുവിന്റെമേലും കാത്തുപോരുന്ന (മേൽനോട്ടം നടത്തുന്ന)വനാണ് ഹൂദ് നബി (അ) ആ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ അവരിൽ നിന്നു ണ്ടായ പ്രതികരണമാണ് ആദ്യം അല്ലാഹു ഉദ്ധരിച്ചത്. പിന്നീട് അതിനെത്തുടർന്ന് അദ്ദേഹം അവരോട് പറഞ്ഞ മറുപടികളും ഉദ്ധരിച്ചിരിക്കുന്നു. നീ ഞങ്ങൾക്ക് മതിയായ തെളിവൊന്നും നൽകിയിട്ടില്ല, നിന്റെ വാക്കിനെ ആസ്പദമാക്കി ഞങ്ങളുടെ ദൈവങ്ങളെ കൈവെടിയുവാൻ ഞങ്ങൾ തയ്യാറില്ല, നീ പറയുന്നതിൽ ഞങ്ങൾക്ക് വിശ്വാസമില്ല എന്നൊക്കെ പറഞ്ഞത് അവരുടെ നിഷേധത്തിൽ നിന്നുഗ്ഗവിച്ച ധിക്കാരം നിമിത്തമാ ണെന്ന് വ്യക്തമാണ്. ഇതിനെല്ലാം മകുടം ചാർത്തുമാറ് അന്ധവിശ്വാസത്തിന്റെ അടി ത്തട്ടിൽനിന്നുഗ്ഗവിച്ച ഒരു ആരോപണവും! "ഞങ്ങളുടെ ചില ദൈവങ്ങളിൽ നിന്ന് നിനക്ക് എന്തോ ആപത്ത് ബാധിച്ചിട്ടുണ്ട് എന്നേ ഞങ്ങൾക്ക് പറയുവാനുള്ളൂ. അത ല്ലാതെ നീ ഇങ്ങനെ പിച്ചുംപേയും പറയുവാൻ കാരണമില്ല.' ഒരു വശത്തിലൂടെ ഇതൊരു ആരോപണമാണെങ്കിൽ മറ്റൊരു വശത്തിലൂടെ ഒരു ഭീഷണികൂടിയാണ്. വിഗ്രഹങ്ങളെ സംബന്ധിച്ച് അവരുടെ അന്ധവിശ്വാസവും, മതിപ്പും എത്രമേൽ ഭയങ്കരമാണെന്ന് ഇതിൽനിന്ന് മനിലാക്കാം. ആദ്ഗോത്രത്തിൽ മാത്രമുള്ള ഒരു വിഡ്ഢിത്തമല്ല ഇത്. വിഗ്രഹങ്ങൾ, ദേവീദേവൻമാർ, ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ മഹാത്മാ ക്കൾ, സ്വയം ദിവ്യൻമാരായി അഭിനയിക്കുന്ന മനുഷ്യപ്പിശാചുക്കൾ എന്നുവേണ്ട അല്ലാ ഹുവല്ലാത്ത ഏത് വസ്തുവെയും ആരാധ്യവസ്തുക്കളായി അംഗീകരിച്ചുവരുന്ന എല്ലാ വരിലും കാണപ്പെടാറുള്ള ഒരു വിഡ്ഢിത്തമത്രെ ഇത്. അതായത് അവയെ വകവെ ക്കാതെ വല്ലതും ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവർക്ക് അവയുടെ ശാപകോപങ്ങൾ ബാധിച്ചേക്കുമെന്നും, അതുമൂലം വല്ല ആപത്തും സംഭവി ച്ചേക്കുമെന്നുള്ള ധാരണ. ആദ് ജനത പറഞ്ഞതുപോലെ സന്ദർഭം കാണുമ്പോൾ അവർ അത് തുറന്നുതന്നെ പറയുകയും ചെയ്യും. നേരെമറിച്ച് അല്ലാഹുവിനെ വകവെക്കാതെ തോന്നിയവാസങ്ങളിൽ മുഴുകിക്കൊണ്ടിരിക്കുന്നവർക്ക് അതുമൂലം വല്ല ആപത്തും സംഭ വിച്ചേക്കാമെന്ന ധാരണ അങ്ങനെയുള്ളവരിൽ വളരെ ദുർലഭമായേ കാണപ്പെടുകയു ള്ളുതാനും. ഹൂദ് നബി (അ) അവർക്ക് നൽകിയ മറുപടിയുടെ സാരം ഇതാണ്: നിങ്ങൾ എന്തു തന്നെ ആരോപിച്ചാലും ശരി, അല്ലാഹു അല്ലാതെയുള്ള നിങ്ങളുടെ ആരാധ്യവസ്തു ക്കളും ഞാനുമായി ഒരു ബന്ധവുമില്ല. അവയിൽനിന്നെല്ലാം ഞാൻ ഒഴിവായവനാണെന്ന് ഞാനിതാ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. യാതൊരു നീക്കത്തൂക്കവും ഇൗ വിഷയത്തിൽ എനിക്ക് ചെയ്യാനില്ലെന്നും, നിങ്ങളു മായി ഒരു ഒത്തുതീർപ്പിന് ഞാൻ സന്നദ്ധനല്ലെന്നും നിങ്ങളും ഉറപ്പിച്ചുകൊള്ളുക. ഇക്കാ രണത്താൽ നിങ്ങളും നിങ്ങളുടെ ദൈവങ്ങളുമെല്ലാം ചേർന്നു എനിക്കെതിരിൽ എന്തു ഗൂഢതന്ത്രങ്ങൾ നടത്തിയാലും വിരോധമില്ല. ഒരു വിട്ടുവീഴ്ചയും നൽകാതെ നിങ്ങൾക്ക് തോന്നിയത് നിങ്ങൾ ചെയ്തുകൊള്ളുക. എന്റെ കാര്യങ്ങളെല്ലാം ഞാൻ അല്ലാഹുവി ങ്കൽ അർപ്പിച്ചിരിക്കുകയാണ്. അവൻ എന്റെ മാത്രമല്ല, നിങ്ങളുടേയും രക്ഷിതാവും നിയ ന്താവുമാണ്. നിങ്ങളും ഞാനും അടക്കം എല്ലാ ജീവികളുടെയും ഭരണകൈകാര്യങ്ങൾ നടത്തുന്നവനുമാണ്. നേർക്ക്നേരെ നീതിയുക്തമായ രീതിയിലേ അവൻ എല്ലാ കാര്യവും നടത്തുകയും ചെയ്കയുള്ളൂ. അതുകൊണ്ട് നിങ്ങൾ എത്ര കടുത്ത പരിപാടി ആസൂ ത്രണം ചെയ്താലും എനിക്കതിൽ ഒട്ടും ഭയമില്ല. എനിയും നിങ്ങൾ ഞാൻ പറയുന്ന തൊന്നും വിലവെക്കാതെ നിങ്ങളുടെ ശിർക്ക് മതത്തിൽ തന്നെ ശഠിച്ചുനിൽക്കുവാനാണ് ഭാവമെങ്കിൽ എനിക്ക് പറയുവാനുള്ളത് ഇതാണ്: നിങ്ങളിൽ പ്രബോധനം ചെയ്യാൻ വേണ്ടി അല്ലാഹു എന്നെ ഏൽപിച്ച ദൗത്യം ഞാനിതാ നിർവ്വഹിച്ചുകഴിഞ്ഞു. നിങ്ങളെ ഇവിടെനിന്ന് ഉന്മൂലനം ചെയ്യുമാറുള്ള വല്ല ശിക്ഷയും അവൻ നിങ്ങൾക്ക് ബാധിപ്പിച്ചേ ക്കും. നിങ്ങളുടെ സ്ഥാനത്ത് പുതിയ തലമുറകളെ അവൻ ഏർപ്പെടുത്തുകയും ചെയ്തേ ക്കും. മറിച്ച് നിങ്ങൾ മൂലം അവന്ന് ഒരു ദോഷവും ഭവിക്കുവാൻ പോകുന്നില്ല. (നാസ്വിയത്ത്) എന്ന വാക്ക് തലയുടെ മുൻഭാഗം, അഥവാ നെറുക് എന്ന അർത്ഥത്തിലും, ആ ഭാഗത്തുള്ള മുടി, അഥവാ കുടുമ എന്ന അർത്ഥത്തിലും ഉപയോ ഗിക്കാറുണ്ട്. ഒരാൾ മറ്റൊരാളുടെ നിയന്ത്രണത്തിന്നും ചൊൽപടിക്കും വിധേയനാകു മ്പോൾ അവൻ അവന്റെ നെറുക് പിടിച്ചിരിക്കുകയാണെന്നും, അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബിഭാഷയിൽ പറയപ്പെടാറുണ്ട്. ഇതനുസരിച്ചാണ് 56-ാം വചന ത്തിൽ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്ന് പറഞ്ഞിരിക്കു ന്നത്. ഹൂദ് (അ) അവസാനമായി അവരെ പൊതുശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തു വല്ലോ. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു:-
11:58وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ
(58) നമ്മുടെ കൽപന വന്നപ്പോ ഴാകട്ടെ, ഹൂദിനെയും, അദ്ദേഹത്തോ ടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷിച്ചു; അതികഠിന മായ ഒരു ശിക്ഷയിൽ നിന്ന് അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (58) നിന്ന് കടുത്തതായ, കഠിനമായ, കനത്ത ആദ് ജനതക്ക് ബാധിച്ച ശിക്ഷ ഏഴ് രാവും എട്ട് പകലും തുടർച്ചയായി അടിച്ചുവീ ശിക്കൊണ്ടിരുന്ന അത്യുഗ്രമായ ഒരു കൊടുങ്കാറ്റായിരുന്നു. അതിൽ അവർ, ഒന്നടങ്കം കടപുഴകി മറിഞ്ഞുവീണ ഈ ന്തത്തടി മരങ്ങളെപ്പോലെ ചത്തുവീണൊടുങ്ങി. (സൂഃ ക്വമർ. 19, 20, അൽഹാക്ക്വഃ 6,7)
11:59وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ
(59) അതത്രെ ആദ് ഗോത്രം! അവർ തങ്ങളുടെ റ∫ിന്റെ ദൃഷ്ടാ ന്തങ്ങളെ നിഷേധിച്ചു; അവന്റെ റസൂലുകളോട് അവർ അനുസരണ ക്കേട് കാണിക്കുകയും ചെയ്തു. ദുർവാശിക്കാരായ എല്ലാ സ്വേച്ഛാധി കാരികളുടെയും കൽപന അവർ പിൻപറ്റുകയും ചെയ്തു. (59) അത്, അതാ ആദ് അവർ നിഷേധിച്ചു ദൃഷ്ടാന്ത ങ്ങളെ തങ്ങളുടെ റ∫ിന്റെ അവർ അനുസരണക്കേടും കാണിച്ചു അവന്റെ റസൂലുകളോട് അവർ പിൻപറ്റുകയും ചെയ്തു കൽപനയെ എല്ലാ സ്വേച്ഛാധികാരിയുടെയും ദുർവാശിക്കാരായ അതാണവർക്ക് പറ്റിയ നാശത്തിനൊക്കെ ഹേതു. അതിന്റെ ഫലമോ?-
11:60وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ
(60) ഈ ഇഹത്തിൽ (വമ്പിച്ച) ഒരു ശാപത്താൽ അവർ അനുഗമിക്ക പ്പെട്ടു; ക്വിയാമത്തുനാളിലും (അനു ഗമിക്കപ്പെട്ടു). അല്ലാ! (അറിയുക:) നിശ്ചയമാ യും, ആദ്ഗോത്രം തങ്ങളുടെ റ∫ി നോട് നന്ദികേട് ചെയ്തു. അല്ലാ! (അ റിയുക:) ഹൂദിന്റെ ജനതയായ ആദ് ഗോത്രത്തിന് വിദൂരത! ധ കാരുണ്യ ത്തിൽനിന്നും അവർ എത്രയോ വിദൂരം! പ (60) അവർ അനുഗമിക്കപ്പെട്ടു (അവരുടെ പിന്നാലെ തുടർന്നു) ഈ ഇഹലോകത്തിൽ ശാപം, ഒരു (വമ്പിച്ച) ശാപം ക്വിയാമത്ത് നാളിലും അല്ലാ, അറിയുക നിശ്ചയമായും ആദ് അവർ നന്ദികേട് ചെയ്തു അവരുടെ റ∫ിനോട് അല്ലാ, അറിയുക വിദൂരത ആദിന് ഹൂദിന്റെ ജനതയായ വിഭാഗം - 6 സ്വാലിഹ് നബി (അ)യുടെയും, അദ്ദേഹത്തിന്റെ ജനതയായ ഥമൂദ്ഗോത്രത്തിന്റെയും ചരിത്രമാണ് ഈ വിഭാഗത്തിലുള്ളത്. നംല്, ക്വമർ എന്നീ സൂറ ത്തുകളിലും മറ്റും ഈ ചരിത്രം വിവരിക്കപ്പെട്ടിരിക്കുന്നു. ഥമൂദ്ഗോത്രത്തിന്റെ വാസ സ്ഥലമായിരുന്ന അൽഹിജ്റി നെ സംബന്ധിച്ച ഒരു വിവരണം കാണാ വുന്നതാണ്. ത്തലം 5-ാം ഭൂപടസ്ഥിണ്ണ കാണുക.
11:61۞وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ
(61) ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹി നെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ; അവനല്ലാതെ നിങ്ങൾക്ക് ഒരാരാധ്യ നുമില്ല. അവൻ നിങ്ങളെ ഭൂമിയിൽനിന്നു (സൃഷ്ടിച്ചു)ണ്ടാക്കുകയും, നിങ്ങളെ അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, അവ നോട് നിങ്ങൾ പാപമോചനം തേടു കയും, പിന്നെ അവനിലേക്ക് പശ്ചാ ത്തപിക്കുകയും ചെയ്യുവിൻ. നിശ്ച യമായും, എന്റെ റ∫് സമീപസ്ഥനും ഉത്തരം നൽകുന്നവനുമാകുന്നു.' (61) ഥമൂദിലേക്കും അവരുടെ സഹോദരനെ സ്വാലിഹിനെ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ ആരാധിക്കുവിൻ അല്ലാഹുവിനെ നിങ്ങൾക്കില്ല ഒരു ആരാധ്യനും അവനല്ലാതെ അവൻ നിങ്ങളെ ഉണ്ടാക്കി ഭൂമിയിൽനിന്ന് നിങ്ങളെ അവൻ അധിവസിപ്പിക്കുക (കുടിയിരുത്തുക)യും ചെയ്തു അതിൽ അതിനാൽ അവനോട് നിങ്ങൾ പാപമോചനം തേടുവിൻ പിന്നെ നിങ്ങൾ പശ്ചാ ത്തപിക്കുവിൻ അവങ്കലേക്ക് നിശ്ചയമായും എന്റെ റ∫് സമീപസ്ഥ നാണ് ഉത്തരം ചെയ്യുന്നവനാണ് നൂഹ് നബി (അ)യും ഹൂദ് നബി (അ)യും അവരുടെ ജനങ്ങളെ ക്ഷണിച്ചതുപോ ലെത്തന്നെ സ്വാലിഹ് നബി (അ)യും അദ്ദേഹത്തിന്റെ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണി ച്ചു. എല്ലാ പ്രവാചകൻമാരുടെയും പ്രധാനമായ വിഷയം അതാണല്ലോ. മനുഷ്യപിതാ വായ ആദം നബി (അ)യെ അല്ലാഹു മണ്ണിൽനിന്ന് സൃഷ്ടിച്ചു. പിന്നീടുള്ള മനുഷ്യ രുടെ ജനനം മാതാപിതാക്കൾ വഴിയാണെങ്കിലും ഓരോരുത്തരുടെയും ബീജത്തിന്റെ ഉഗ്ഗവം മണ്ണിൽനിന്നാകുന്നു. അപ്പോൾസൂഃ ഹജ്ജ് 5 ലും മറ്റും പറഞ്ഞതുപോലെമനുഷ്യരെ സൃഷ്ടിച്ചത് മണ്ണിൽനിന്നുതന്നെ. ഭൂമിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കി എന്ന് പറഞ്ഞതിന്റെ താൽപര്യം അതാണ്. നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും, ഭൂമി യിൽ നിങ്ങൾക്ക്വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിത്തന്ന് അതിൽ നിങ്ങൾക്ക് നിവസി ക്കുമാറാക്കുകയും ചെയ്തത് അല്ലാഹു മാത്രമായിരിക്കെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതിന് അർത്ഥമില്ലല്ലോ എന്ന് ഈ വചനത്തിൽ സൂചന കാണാം.
11:62قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ
(62) അവർ പറഞ്ഞു: "സ്വാലിഹേ, ഇതിന് മുമ്പ് തീർച്ച യായും നീ ഞങ്ങളുടെ കൂട്ടത്തിൽ ഒരു അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കൾ ആരാധിച്ചു വരുന്നവയെ ഞങ്ങൾ ആരാധിക്കു ന്നതിനെ നീ ഞങ്ങളോട് വിരോധി ക്കുകയോ?! നീ ഞങ്ങളെ ഏതൊ ന്നിലേക്ക് ക്ഷണിക്കുന്നുവോ അതി നെപ്പറ്റി നിശ്ചയമായും ഞങ്ങൾ, ആശങ്കാജനകമായ സംശയത്തിൽ തന്നെയാ കുന്നു' . (62) അവർ പറഞ്ഞു സ്വാലിഹേ തീർച്ചയായും നീ ആയിരു ന്നു, ആയിരുന്നിട്ടുണ്ട് ഞങ്ങളിൽ ഒരു അഭിലഷണീയൻ ഇതിന്റെ മുമ്പ് നീ ഞങ്ങളെ വിരോധിക്കുകയോ, വിലക്കുന്നുവോ ഞങ്ങൾ ആരാ ധിക്കുന്നത് ആരാധിച്ചു വരുന്നതിനെ ഞങ്ങളുടെ പിതാക്കൾ നിശ്ച യമായും ഞങ്ങൾ സംശയത്തിൽതന്നെയാണ് ഞങ്ങളെ നീ ക്ഷണി ക്കുന്നതിനെപ്പറ്റി അതിലേക്ക് സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ ഞങ്ങളുടെ ഇടയിൽ കൊള്ളാവുന്ന ഒരു നല്ല മനുഷ്യനായിരുന്നു ഇക്കാലംവരെ നീ. തറവാടിത്തം, ബുദ്ധിവൈഭവം, സ്വഭാവശുദ്ധി ആദിയായവയിലൊക്കെ സമാദരണീയ നായിരുന്നു. നിന്നെക്കുറിച്ച് ഞങ്ങൾക്ക് സൽപ്രതീക്ഷകളും ഉണ്ടായിരുന്നു. ഇപ്പോഴി താ, നീ പഴയ മട്ടെല്ലാം മാറി ഞങ്ങളുടെ പിതാക്കൾ പൂർവ്വികമായി ആരാധിച്ചുവന്നി രുന്ന ദൈവങ്ങളെയൊന്നും ആരാധിച്ചുകൂടാ എന്ന് വിലക്കുന്നു! ഈ പുതിയ മാർഗ ത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. അതിൽ ഞങ്ങൾക്ക് വളരെ ആശ ങ്കയും സംശയവുമാണുള്ളത്. ഇതൊക്കെയായിരുന്നു ആ ജനതയിൽ നിന്ന് അദ്ദേഹ ത്തിന്റെ ക്ഷണത്തിന് ലഭിച്ച മറുപടി. പ്രവാചകൻമാർക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് അവർ ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളോടുകൂടിയവരും, സുസമ്മതൻമാരുമായിരിക്കുക പതിവാകുന്നു. പ്രവാചകത്വം സിദ്ധിച്ചു ജനങ്ങളെ സൻമാർഗത്തിലേക്കും സത്യവിശ്വാസത്തിലേക്കും ക്ഷണിക്കുവാൻ തുടങ്ങുന്നതോടെയായിരിക്കും ജനങ്ങൾക്ക് അവരുടെ നേരെയുള്ള ഭാവം മാറുന്നത്. വിശ്വസ്തനായ മുഹമ്മദ് ( ) എന്ന് എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്ന നബി തിരുമേനി ˜ യുടെ നേരെ പ്രവാചകത്വത്തിന് ശേഷം ക്വുറൈശികൾ സ്വീകരിച്ച നയ വും നിലപാടും പ്രസിദ്ധമാണല്ലോ.
11:63قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ
(63) അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ കണ്ടുവോ ഒന്നു പറയുവിൻ): ഞാൻ എന്റെ റ∫ി ങ്കൽ നിന്നുള്ള (വ്യക്തമായ) തെളി വോടെയായിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള ഒരു കാരുണ്യം എനിക്കവൻ നൽകിയിരിക്കുകയുമാ ണെങ്കിൽ, അപ്പോൾഞാൻ അല്ലാ ഹുവിനോട് അനുസരണക്കേട് ചെയ്യു ന്നപക്ഷം, അവനിൽ നിന്ന് ആരാണ് എന്നെ സഹായി(ച്ചു രക്ഷി)ക്കുക! അപ്പോൾ, നഷ്ടം വരുത്തലല്ലാതെ (മ റ്റൊന്നും) നിങ്ങൾ എനിക്ക് വർദ്ധിപ്പി ക്കുകയില്ല'. (63) അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ (എന്നോടൊന്ന് പറയുവിൻ) ഞാനാണെങ്കിൽ (വ്യക്തമായ) തെളിവോടെ എന്റെ റ∫ിങ്കൽ നിന്നുള്ള അവൻ എനിക്ക് നൽകിയിരിക്കയും അവ ങ്കൽനിന്ന് കാരുണ്യം, ഒരു(വമ്പിച്ച) കാരുണ്യം എന്നാൽ ആരാണ് എന്നെ സഹായിക്കുക അല്ലാഹുവിൽ നിന്ന് അവനോട് ഞാൻ അനുസ രണക്കേട് (എതിര്) ചെയ്യുന്ന പക്ഷം അപ്പോൾ നിങ്ങൾ എനിക്ക് വർദ്ധി പ്പിക്കുന്നതല്ല അല്ലാതെ, ഒഴികെ നഷ്ടം വരുത്തൽ മുമ്പ് പറഞ്ഞതുപോലെ കാരുണ്യം ( ) കൊണ്ട് ഇവിടെയും പ്രവാചകത്വം തന്നെ യാണ് പ്രധാനോദ്ദേശ്യം. ഇതുപോലെയുള്ള ഏതാനും വാചകങ്ങൾ നൂഹ് (അ) അദ്ദേ ഹത്തിന്റെ ജനതയോട് ചെയ്ത പ്രസ്താവനയിലും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. സ്വാലിഹ് നബി (അ)യുടെ ഉപദേശവും, അദ്ദേഹം നൽകിയ തെളിവുകളും അവർ സ്വീകരിക്കു വാൻ ഒരുക്കമില്ല. അവർക്കൊരു പ്രത്യേക ദൃഷ്ടാന്തം കാണണമെന്ന് അവർ ആവശ്യ പ്പെട്ടു (26: 154) ആ ദൃഷ്ടാന്തത്തെക്കുറിച്ച് അദ്ദേഹം പറയുന്നു:-
11:64–65وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ
فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ
(64) "എന്റെ ജനങ്ങളേ, ഇതാ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമായി ക്കൊണ്ട് അല്ലാഹുവിന്റെ ഒട്ടകം! ആകയാൽ, അതിനെ (അതിന്റെ പാട്ടിൽ) നിങ്ങൾ വിട്ടേക്കുവിൻ, അത് അല്ലാഹുവിന്റെ ഭൂമിയിൽ (നടന്നു) തിന്ന് കൊള്ളട്ടെ. അതിന് ഒരു തിന്മയും നിങ്ങൾ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാൽ, സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാ ണ്.' (65) എന്നിട്ട്, അവർ അതിനെ അറുകൊല ചെയ്തു. അപ്പോൾ, അദ്ദേഹം പറഞ്ഞു: "നിങ്ങൾ നിങ്ങ ളുടെ പാർപ്പിടത്തിൽ മൂന്ന് ദിവസം സുഖമെടുത്തുകൊള്ളുവിൻ. ധ അപ്പോ ഴേക്കും ശിക്ഷ അനുഭവപ്പെടും പ. അത് നിർവ്യാജമായ ഒരു വാഗ്ദ ത്തമാകുന്നു.' (64) എന്റെ ജനങ്ങളേ ഇതാ, ഇത് അല്ലാഹുവിന്റെ ഒട്ടകം നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമായിട്ട് അതിനാൽ (എന്നാൽ) അതിനെ വിട്ടേ ക്കുവിൻ അത് തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും ഭൂമിയിൽ അല്ലാഹു വിന്റെ നിങ്ങളതിനെ സ്പർശിക്കുക (ബാധിപ്പിക്കുക)യും ചെയ്യരുത് ഒരു തിൻമകൊണ്ടും, തിന്മയെ എന്നാൽ നിങ്ങളെ പിടികൂടും ശിക്ഷ സമീപസ്ഥമായ (65) എന്നിട്ട് അവരതിനെ അറു കൊല ചെയ്തു അപ്പോഴദ്ദേഹം പറഞ്ഞു നിങ്ങൾ സുഖമെടുത്തു കൊള്ളുക നിങ്ങളുടെ പാർപ്പിടത്തിൽ (വസതിയിൽ) മൂന്ന് ദിവസങ്ങൾ അത് ഒരു വാഗ്ദത്തമാണ് വ്യാജമായിരിക്കാത്ത (കളവാക്കപ്പെടാത്ത) ഒട്ടകം അതിന്റെ തീറ്റയും കുടിയുമായി ഭൂമിയിലൂടെ നടന്നുകൊള്ളട്ടെ. നിങ്ങളതിനെ ഒരു വിധത്തിലും ഉപദ്രവിക്കരുത്. ഉപദ്രവിച്ചാൽ താമസിയാതെ തന്നെ നിങ്ങൾക്ക് അല്ലാ ഹുവിങ്കൽനിന്ന് ശിക്ഷ അനുഭവപ്പെടും, എന്ന് സ്വാലിഹ് (അ) അവരെ താക്കീത് ചെയ്തു. വെള്ളത്താവളത്തിൽ ഒരു ദിവസം അവർക്കും ഒരു ദിവസം ഒട്ടകത്തിന്നുമാണെന്ന് ഊഴം നിശ്ചയിക്കപ്പെട്ടിരുന്നു. (26: 115) അവർക്കത് സഹിക്കുവാൻ കഴിഞ്ഞില്ല. അവർ അതിനെ കുത്തിക്കൊന്നു. എനി നിങ്ങൾക്ക് മൂന്ന് ദിവസമേ സുഖമായി ജീവിക്കുവാൻ കഴിയുക യുള്ളൂ. അതോടെ ശിക്ഷയും ബാധിക്കും. അതിൽ മാറ്റം വരുകയില്ലതന്നെ. എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവിച്ചതും അങ്ങനെത്തന്നെ.
11:66–68فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ
وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ
(66) അങ്ങനെ, നമ്മുടെ കൽപന വന്നപ്പോൾ, സ്വാലിഹിനെയും, അദ്ദേ ഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി; അന്നേ ദിവസത്തെ അപമാനത്തിൽ നിന്നും (നാമവരെ രക്ഷപ്പെടുത്തി) നിശ്ചയമായും, നിന്റെ റ∫് തന്നെ യാണ് ശക്തനും, പ്രതാപശാലിയും ആയുള്ളവൻ. (67) അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ, അവർ അവരുടെ പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണവ രായി (ചത്തൊടുങ്ങി) (68) (അതെ) അവിടത്തിൽ അവർ ഉണ്ടായിട്ടില്ലാത്തത് പോലെ! അല്ലാ! (അറിയുക:) നിശ്ചയമായും, ഥമൂദ് ഗോത്രം അവരുടെ റ∫ിനോട് നന്ദി കേട് ചെയ്തു. അല്ലാ! (അറിയുക:) ഥമൂദ് ഗോത്രത്തിന് വിദൂരത! ധ കാരു ണ്യത്തിൽ നിന്നും അവർ വളരെ അകലം! പ (66) എന്നിട്ട് വന്നപ്പോൾ നമ്മുടെ കൽപന നാം രക്ഷപ്പെ ടുത്തി സ്വാലിഹിനെ വിശ്വസിച്ചവരെയും അദ്ദേഹത്തോടൊപ്പം കാരുണ്യം കൊണ്ട് നമ്മിൽ നിന്നുള്ള, നമ്മുടെ വക അപമാന ത്തിൽ നിന്നും അന്നത്തെ, ആ ദിവസത്തിലെ നിശ്ചയമായും നിന്റെ റ∫് അവനത്രെ (അവൻ തന്നെ) ശക്തൻ പ്രതാപശാലി (67) പിടി കൂടുകയും ചെയ്തു അക്രമം ചെയ്തവരെ ഘോര ശബ്ദം, അട്ട ഹാസം അങ്ങനെ അവരായി അവരുടെ വസതി (പാർപ്പിടംഭവനം) കളിൽ കമിഴ്ന്നു (മുട്ടുകുത്തി) വീണവർ (68) അവർ ധന്യമാ കാത്ത (ഉണ്ടായിട്ടില്ലാത്തപോലെ) അവയിൽ (അവിടത്തിൽ) അല്ലാ, അറിയുക നിശ്ചയമായും ഥമൂദ് അവർ നന്ദികേട് ചെയ്തു അവരുടെ റ∫ി നോട് അല്ലാ, അറിയുക വിദൂരത ഥമൂദിന് ഈ സംഭവം ക്വമർ എന്നീ സൂറത്തുകളിൽ വിശദമായി വിവ രിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതൽ വിവരിക്കുന്നില്ല. (സ്വാലിഹ് നബി (അ)യുടെ ഒട്ടകത്തിന്റെ വിശേഷതകളെപ്പറ്റി ചിലർ നടത്തിയിട്ടുള്ള ദുർവ്യാഖ്യാനങ്ങളെ സംബ ന്ധിച്ചുള്ള നിരൂപണം സൂഃ ക്വമറിന്റെ വ്യാഖ്യാനത്തിൽ കാണാം) വിഭാഗം - 7 ഇബ്റാഹീം നബി (അ)യുടെയും, ലൂത്ത്വ് നബി (അ)യുടെയും കഥകളാണ് ഈ വിഭാഗത്തിലുള്ളത്. പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ആ സംഭവങ്ങൾ താഴെ ഹിജർ, അൻകബൂത്ത്, ദാരിയാത്ത് എന്നീ സൂറത്തുകളിലും വിവരിക്കപ്പെട്ടു കാണാം.
11:69وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ
(69) നമ്മുടെ ദൂതൻമാർ സന്തോ ഷവാർത്തയുമായി ഇബ്റാഹീമിന്റെ അടുക്കൽ വരുകയുണ്ടായി. അവർ പറഞ്ഞു: "സലാം!' ധ സമാ ധാനം ഭവിക്കട്ടെ പ അദ്ദേഹം പറഞ്ഞു "സലാം'. എന്നിട്ട് അദ്ദേഹം ഒരു ചുട്ടു വേവിച്ച കാളകുട്ടിയുമായി വരുവാൻ താമസമുണ്ടായില്ല. (69) വരുകയുണ്ടായി, വന്നിട്ടുണ്ട് നമ്മുടെ ദൂതൻമാർ ഇബ്റാഹീമിന്റെ അടുക്കൽ സന്തോഷവാർത്തയുമായി അവർ പറഞ്ഞു സലാം അദ്ദേഹം പറഞ്ഞു സലാം എന്നിട്ട് അദ്ദേഹം താമസി ച്ചില്ല വരുവാൻ ഒരു കാളക്കുട്ടിയും കൊണ്ട് ചുട്ടുവേവിക്കപ്പെട്ട ഈ ദൂതൻമാർ മലക്കുകളായിരുന്നു. ഇബ്റാഹീമിന്റെ അതിഥികൾ ( ) എന്നാണ് സൂഃ ദാരിയാത്തിൽ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിഥികളെപ്പോലെ മനുഷ്യരൂപത്തിൽ വന്ന അവർ ആരായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞില്ല. സൽക്കാര പ്രിയനായിരുന്ന അദ്ദേഹം അന്നത്തെ പതിവിനനുസരിച്ച് വിശിഷ്ടാഹാരമായി കരുത പ്പെടുന്ന ഒരു കൽചൂളയിൽ വെച്ച് വേവിച്ചു തയ്യാറാക്കി. ഭക്ഷണം വിളമ്പിവെച്ചു അവരെ ക്ഷണിച്ചു. സൂഃ ദാരിയാത്തിൽ ഈ രംഗം വിവരിച്ചിരി ക്കുന്നത് ഇങ്ങനെയാകുന്നു: "ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കൽ പതുക്കെ ച്ചെന്ന് ഒരു തടിച്ചുകൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു അവരുടെ അടുക്കൽ വെച്ചു, തിന്നുകയല്ലേ എന്ന് പറഞ്ഞു' . (ദാരിയാത്ത്: 26, 27) അവരുടെ വരവിന്റെ ഉദ്ദേശ്യത്തെ പ്പറ്റി താഴെ വിവരിക്കുന്നുണ്ട്.
11:70فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ
(70) എന്നിട്ട് അവരുടെ കൈകൾ അതിലേക്ക് നീളുന്നില്ലെന്ന് കണ്ട പ്പോൾ, അദ്ദേഹം അവരെക്കുറിച്ച് ശങ്കിച്ചു; അവരെപ്പറ്റി അദ്ദേഹത്തിന് ഒരു ഭയം തോന്നുകയും ചെയ്തു. അവർ പറഞ്ഞു: "ഭയപ്പെടേണ്ട; ഞങ്ങൾ ലൂത്ത്വിന്റെ ജനങ്ങളിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്.' (70) എന്നിട്ട് അദ്ദേഹം കണ്ടപ്പോൾ അവരുടെ കൈകളെ ചേരാതെ (നീളാതെ) അതിലേക്ക് അവരെക്കുറിച്ച് അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചുവെക്കുകയും ചെയ്തു, അദ്ദേഹത്തിന് തോന്നു കയും ചെയ്തു അവരെപ്പറ്റി ഒരു ഭയം, പേടി അവർ പറഞ്ഞു ഭയപ്പെടേണ്ട ഞങ്ങൾ അയക്കപ്പെട്ടിരിക്കുന്നു ജനങ്ങളിലേക്ക് ലൂത്ത്വിന്റെ അതിഥികൾ ഭക്ഷണത്തിലേക്ക് കൈനീട്ടുന്നില്ല. മലക്കുകൾ ഭക്ഷണം കഴിക്കാറില്ല ല്ലോ. അതുകണ്ടപ്പോൾ അവരെപ്പറ്റി ഇബ്റാഹീം നബി (അ)ക്ക് സംശയവും ഭയവുമാ യി. ഇത് മനിലാക്കിയ അതിഥികൾ തങ്ങളെ സ്വയം പരിചയപ്പെടുത്തി. തങ്ങൾ അല്ലാഹു അയച്ച ദൂതൻമാരാണ്; ലൂത്ത്വ് നബി (അ)യുടെ ജനതയെ നശിപ്പിക്കുവാൻ വേണ്ടി അയക്കപ്പെട്ടവരാണ് എന്നറിയിച്ചു. ഇതായിരുന്നു അവരുടെ വരവിന്റെ ഒരു ലക്ഷ്യം. മറ്റൊരു ലക്ഷ്യത്തെപ്പറ്റി തുടർന്ന് പറയുന്നു:-
11:71وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ
(71) അദ്ദേഹത്തിന്റെ സ്ത്രീ (അ ടുത്ത്) നിൽക്കുന്നുണ്ടായിരുന്നു; അപ്പോൾ അവൾ ചിരിച്ചു. അപ്പോൾ, നാം (അല്ലാഹു) ഇസ്ഹാക്വിനെയും, ഇസ്ഹാക്വിന്റെ പിന്നാലെ കുറിച്ച് അവർക്ക് സന്തോഷവാർത്ത അറിയിച്ചു. (71) അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) നിൽക്കുന്നവളായിരുന്നു (നിൽക്കു കയായിരുന്നു) അപ്പോൾ (എന്നിട്ട്) അവൾ ചിരിച്ചു അപ്പോൾ അവൾക്ക് നാം സന്തോഷമറിയിച്ചു ഇസ്ഹാക്വിനെപ്പറ്റി പിന്നാലെ ഇസ്ഹാക്വിന്റെ (യും) ഭർത്താവിനും, അതിഥികൾക്കും ഭക്ഷണം തയ്യാറാക്കിക്കൊടുത്തുകൊണ്ട് വീട്ടുകാ (അ)ന്റെ ഭാര്യ സാറഃ (അ) അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അവ രുടെ ആവശ്യങ്ങളന്വേഷിക്കുവാനും വേണ്ടുന്ന ഒത്താശകൾ ചെയ്യുവാനും വേണ്ടിയാ യിരിക്കും അത്. ഇബ്റാഹീം നബി (അ)യുടെ സഹോദരപുത്രനാണ് ലൂത്ത്വ് നബി (അ). അദ്ദേഹത്തന്റെ ജനത മുഴുവനുംതാഴെ കാണാവുന്നതുപോലെപ്രകൃതി വിരു ദ്ധമായ നീചവൃത്തിയിലും തോന്നിയവാസങ്ങളിലും അതിരുകവിഞ്ഞിരിക്കുകയാണ്. ലൂത്ത്വ് (അ) അവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നുതാനും. ആ ജനതയെ നശിപ്പി ക്കുന്ന വിവരം അറിഞ്ഞതായ സന്തോഷം കൊണ്ടോ, അതിഥികൾ ആരാണെന്നറിഞ്ഞ തിലുള്ള മന മാധാനം ചിരിച്ചു. ഈ അവസ രത്തിൽ മലക്കുകൾ തങ്ങളുടെ വരവിന്റെ മറ്റേ ഉദ്ദേശ്യം അറിയിച്ചു. അവർക്ക് ഒരു പുത്രൻ ഉണ്ടാവാൻ പോകുന്നുവെന്നും, പിന്നീട് ആ പുത്രൻ വഴി ഒരു പൗത്രനും ഉണ്ടാകുമെ ന്നുള്ള സന്തോഷവാർത്തയായിരുന്നു അത്. പുത്രൻ ഇസ്ഹാക്വും, പൗത്രൻ (അ) തന്നെ. സന്തോഷവാർത്ത അറിയിച്ചത് മലക്കുകൾ മുഖേനയാണെങ്കിലും യഥാർത്ഥ ത്തിൽ അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണല്ലോ. അതുകൊണ്ടാണ് (നാം സന്തോ ഷമറിയിച്ചു) എന്ന് പറഞ്ഞത്. ഇതുവരെയും മക്കൾ ജനിച്ചിട്ടില്ലാത്ത താനും തന്റെ ഭർത്താവും വലിയ വൃദ്ധൻമാരായിരിക്കുന്ന അവസരത്തിലുള്ള ഈ വാർത്ത അവരെ അഗ്ഗുതപ്പെടുത്തി.
11:72–74قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ
قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ
فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ
(72) അവൾ പറഞ്ഞു: "കഷ്ടം! ധ ആശ്ചര്യം തന്നെ! പ ഞാൻ ഒരു കിഴ വിയായിരിക്കെ ഞാൻ പ്രസവിക്കുക ഭർത്താവ് ഒരു വൃദ്ധനുമായിരിക്കെ?! നിശ്ചയമായും, ഇതൊരു അഗ്ഗുതകരമായ കാര്യം തന്നെ!' (73) . അവർ പറഞ്ഞു: "അല്ലാഹു വിന്റെ കൽപനയെപ്പറ്റി നീ അൽഭു തപ്പെടുന്നുവോ?! അല്ലാഹുവിന്റെ കാരുണ്യവും അവന്റെ അനുഗ്രഹ ങ്ങളും നിങ്ങളിലുണ്ടാവട്ടെ, വീട്ടു കാരേ! നിശ്ചയമായും അവൻ സ്തുത്യർഹനും മഹത്വമേറിയവനു മാകുന്നു.' (72) അവൾ പറഞ്ഞു കഷ്ടമേ, നാശമേ (അഗ്ഗുതം) ഞാൻ പ്രസവിക്കുകയോ ഞാനാകട്ടെ, ഞാനായിരിക്കെ ഒരു കിഴവി ഇതാ, ഇത് എന്റെ വരൻ, എന്റെ ഭർത്താവും വൃദ്ധനായിക്കൊണ്ട് നിശ്ചയ മായും ഇത് ഒരു കാര്യം തന്നെ അഗ്ഗുത(ആശ്ചര്യ)കരമായ (73) അവർ പറഞ്ഞു നീ അഗ്ഗുതപ്പെടുന്നുവോ അല്ലാഹുവിന്റെ കൽപ നയെ (കാര്യത്തെ)പ്പറ്റി അല്ലാഹുവിന്റെ കാരുണ്യം അവന്റെ അനുഗ്ര ഹങ്ങളും, ആശീർവാദങ്ങളും നിങ്ങളുടെ മേൽ വീട്ടുകാരേ നിശ്ചമായും അവൻ സ്തുത്യർഹനാണ് മഹത്വമേ റിയവനാണ് എന്ന വാക്കിനർത്ഥം "കഷ്ടമേ, നാശമേ' എന്നൊക്കെയാണെങ്കിലും സന്തോഷ സൂചകമായ ഇത്തരം സന്ദർഭങ്ങളിൽ "വലിയ അഗ്ഗുതം തന്നെ' എന്നേ അത് കൊണ്ടുദ്ദേശിക്കപ്പെടാറുള്ളൂ. സ്ത്രീകളുടെ സംസാരത്തിലാണ് ഈ പ്രയോഗം അധികം കാണപ്പെടാറുള്ളതും. ( ല്ലഹ്മദവ ഹ്മഷ്ടര ന്ധ സ്ലഞ്ഞര ) സൂറഃ ദാരിയാത്തിൽ ഇപ്രകാരം പറഞ്ഞിരി ക്കുന്നു: "അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ (ഉറക്കെ) ഒരു ശബ്ദത്തോടുകൂടി മുന്നോട്ട് വന്നു മുഖത്തടിച്ചുകൊണ്ട് (ഞാൻ) "വന്ധ്യയായ ഒരു കിഴവി' എന്ന് പറഞ്ഞു. (ദാരിയാത്ത് 29) ആ സമയത്ത് ഇബ്റാഹീം നബി (അ)ക്ക് നൂറും സാറക്ക് തൊണ്ണൂറും വയായിരുന്നുവെന്ന് പറയപ്പെടുന്നു. 74 പ എന്നിട്ട്, ഇബ്റാഹീമിൽ നിന്ന് നടുക്കം (നീങ്ങി) പോകുക യും, അദ്ദേഹത്തിന് സന്തോഷ വാർത്ത വരുകയും ചെയ്തപ്പോൾ അദ്ദേഹം (അതാ) ലൂത്ത്വിന്റെ ജനങ്ങളുടെ കാര്യത്തിൽ നമ്മോട് തർക്കിക്കുന്നു!.
11:75–76إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّـٰهٞ مُّنِيبٞ
يَـٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ
(75) നിശ്ചയമായും, ഇബ്റാഹീം സഹനശീലനും, വളരെ (മന്) മട ക്കമുള്ളവനും, വിനയ മനസ്കനും തന്നെയാകുന്നു. (76) (അവർ പറഞ്ഞു:) "ഇബ്റാഹീമേ, ഇതിൽ ധ ഈ തർക്ക ത്തിൽ പ നിന്ന് തിരിഞ്ഞു കളയുക. നിശ്ചയമായും കാര്യം: തന്റെ റ∫ിന്റെ കൽപന (ഇതാ) വന്നു കഴി ഞ്ഞു. നിശ്ചയമായും അവർ ധ ആ ജന ങ്ങൾ പ അപ്രതിരോധ്യമായ ഒരു (വമ്പിച്ച) ശിക്ഷ അവർക്ക് വരുന്നതു മാകുന്നു. 74 പ എന്നിട്ട്പോയപ്പോൾ ഇബ്റാഹീമിനെ വിട്ട് നടു ക്കം, പേടി, പരിഭ്രമം അദ്ദേഹത്തിന് വരുകയും സന്തോഷവാർത്ത നമ്മോടദ്ദേഹം തർക്കിക്കുന്നു ജനങ്ങളുടെ കാര്യത്തിൽ, ജനതയെപ്പറ്റി ലൂത്ത്വിന്റെ (75) നിശ്ചയമായും ഇബ്റാഹീം സഹനശീലൻ തന്നെ വളരെ മടക്കമുള്ളവനാണ് വിനയം കാണിക്കുന്നവനാണ് (76) ഇബ്റാഹീമേ തിരിഞ്ഞുകളയുക, അവഗണിക്കുക ഇതിനെപ്പറ്റി, ഇതിൽ നിന്ന് നിശ്ചയമായും (അത്) കാര്യം വന്നു കഴിഞ്ഞു നിന്റെ റ∫ിന്റെ കൽപന, കാര്യം നിശ്ചയമായും അവർ അവർക്ക് വരുന്നതാകുന്നു ശിക്ഷ തടുക്കാവതല്ലാത്ത സാരം: മലക്കുകൾ തങ്ങളെ പരിചയപ്പെടുത്തുകയും, തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം വിവരിക്കുകയും ചെയ്തതോടെ ഇബ്റാഹീം (അ)ന്റെ ശങ്കയും പേടിയും നീങ്ങി. മക്ക ളുണ്ടാവാൻ പോകുന്ന സന്തോഷവാർത്തയും ലഭിച്ചു. അങ്ങനെ മന ന്തോഷം വന്ന പ്പോൾ അദ്ദേഹം ലൂത്ത്വ് നബി (അ)യുടെ ജനങ്ങളുടെ കാര്യത്തിൽ ചില തർക്കങ്ങൾ നടത്തുവാൻ തുടങ്ങി. അദ്ദേഹം ഒരു അവിവേകിയോ, അല്ലാഹുവിന്റെ കൽപനയെ ചോദ്യം ചെയ്യുന്ന ആളോ ആയതുകൊണ്ടല്ല അത്. അദ്ദേഹം വളരെ സഹനവും, ഭക്തി വിനയവുമൊക്കെയുള്ള ആൾ തന്നെയാകുന്നു. മലക്കുകൾ അദ്ദേഹത്തോട് പറഞ്ഞു: ആ ജനങ്ങളെപ്പറ്റി തർക്കിച്ചിട്ട് കാര്യമില്ല; അവരെ ശിക്ഷിക്കുന്ന കാര്യം തീർച്ചപ്പെടുത്തി കഴിഞ്ഞതാണ്; അവരതിന് അർഹരുമാണ്; ആ ശിക്ഷ ഒരിക്കലും ഒഴിവാക്കപ്പെടുകയു മില്ല. അത് കൊണ്ട് അവരെപ്പറ്റിയുള്ള വാഗ്വാദമങ്ങ് വിട്ടേക്കുക. മലക്കുകൾ അല്ലാഹുവിന്റെ ദൂതൻമാരും, അവന്റെ കൽപന നടപ്പിലാക്കുവാൻ വന്ന വരുമായ സ്ഥിതിക്ക് അവരോട് നടത്തുന്ന വിവാദം അല്ലാഹുവിനോട് നടത്തുന്നതിന് തുല്യമായത് കൊണ്ടാണ് "നമ്മോട് തർക്കിക്കുന്നു' ( ) എന്ന് പറഞ്ഞിരിക്കുന്നത്. ഈ വിവാദത്തെപ്പറ്റി തർക്കമെന്ന് പറഞ്ഞുവെങ്കിലും അത് സാധാരണഗതിയിലുള്ള ഒരു തർക്കമായിരുന്നില്ല. ലൂത്ത്വ് (അ)ന്റെ ജനതയെ നശിപ്പിക്കുന്ന ശിക്ഷയെപ്പറ്റി കേട്ട പ്പോൾ, അദ്ദേഹം മൗനം അവലംബിക്കുകയുണ്ടായില്ല. ലൂത്ത്വ് നബി (അ)യെയും , ആ ജനതയിലുണ്ടാകുന്ന സത്യവിശ്വാസികളെയും സംബന്ധിച്ച് അദ്ദേഹത്തിന് മനിൽ അലിവ് തോന്നി, അന്വേഷണാർത്ഥം അദ്ദേഹം അവരോട് ചില ചോദ്യങ്ങൾ നടത്തി. ഇതിനെപ്പറ്റിയാണ് തർക്കം എന്ന് പറഞ്ഞിരിക്കുന്നത്. സൂറത്തുൽ അൻകബൂത്തിൽ പറയുന്നു: (സാരം: സന്തോഷവാർത്തയുമായി ഇബ്റാഹീമിന്റെ അടുക്കൽ നമ്മുടെ ദൂതൻമാർ വന്നപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ ഈ രാജ്യക്കാരെലൂത്ത്വ് (അ)ന്റെ ജനതയെ നശിപ്പിക്കുവാൻ പോകുന്നവരാണ്. കാരണം, അവർ അക്രമികളായിരിക്കുന്നു. അപ്പോൾ ഇബ്റാഹീം പറഞ്ഞു: അതിൽ ലൂത്ത്വ് ഉണ്ടല്ലോ. അവർ പറഞ്ഞു: അവിടെ ഉള്ളവരെപ്പറ്റി ഞങ്ങൾ നല്ലവണ്ണം അറിയുന്നതാണ്. അദ്ദേഹത്തെലൂത്ത്വ് (അ)നെയും, അദ്ദേഹത്തിന്റെ ഭാര്യ ഒഴിച്ചുള്ള ആൾക്കാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്. ആ സ്ത്രീ ശിക്ഷയിൽ അകപ്പെടുന്നവളാണ്. (അൻകബൂത്ത്: 31, 32) ഇൗ തർക്കത്തിന്റെ വിശദീകരണമെ ന്നോണം വന്നിട്ടുള്ള ഒന്നിലധികം രിവായത്തുകൾ കാണാം. വിശദാംശങ്ങളിൽ വ്യത്യാസം കാണുമെങ്കിലും അവയുടെ ആകെ സാരം ഇതാണ്: ആ രാജ്യം നശിപ്പിക്കു വാൻ പോകുന്നുവെന്ന് മലക്കുകൾ പറഞ്ഞപ്പോൾ, ഇബ്റാഹീം (അ) അവരോട്: അതിൽ നൂറുകണക്കിൽ സത്യവിശ്വാസികൾ ഉണ്ടെങ്കിലോ? എന്ന് ചോദിച്ചു. അപ്പോഴും അവരെ നശിപ്പിക്കുകയില്ലെന്ന് അവർ മറുപടി പറഞ്ഞു: പത്തുകണക്കിലോ? എന്നും ചോദിച്ചു. അപ്പോഴും ഇല്ലെന്ന് പറഞ്ഞുസ്ല.. അവസാനം ഇബ്റാഹീം (അ) ചോദിച്ചു: എന്നാൽ, അതിൽ ലൂത്ത്വ് ഉണ്ടല്ലോ? അപ്പോഴാണ് മലക്കുകൾ പറഞ്ഞത്: "അവിടെ ഉള്ളവരെപ്പറ്റി ഞങ്ങൾക്കറിയാം. ലൂത്ത്വിനെയും, അദ്ദേഹത്തിന്റെ ഭാര്യ ഒഴിച്ചുള്ള ആൾക്കാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്.' ഇൗ സംഭവത്തെയും, ഇബ്റാഹീം നബി (അ)യുടെ അടുക്കൽ മലക്കുകൾ ചെന്നതിനെയും മറ്റും സംബന്ധിച്ച് ബൈബ്ളിൽ (ഉൽപത്തി: അ: 18ൽ) ഒരു നീണ്ട വിവരണം കാണാം. അതിൽ പറഞ്ഞത് ചിലതൊക്കെ സ്വീകാര്യമാണെങ്കിലും മലക്കുകൾ ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞത് സ്വീകരിക്കുവാൻ സാധ്യമല്ല. ചിലത് രണ്ടും തീർത്ത് പറയുവാനും നിവൃത്തിയില്ല. ഇബ്റാഹീം (അ) സ്വദേശമായ ഇറാക്വിൽനിന്ന് ഹിജ്റഃ പോരുമ്പോൾ സഹോദര പുത്രനായ ലൂത്ത്വും (അ) ഒന്നിച്ചുണ്ടായിരുന്നു. നേരത്തെത്തന്നെ സത്യവിശ്വാസം സ്വീക രിച്ച ആളായിരുന്നു അദ്ദേഹം. അവർ ഫലസ്തീനിൽ വന്നശേഷം ലൂത്ത്വ് (അ) സദൂംഗമുരിയ പ്രദേശങ്ങളിൽ താമസമുറപ്പിച്ചു. അവിടെയുള്ളവരിൽ അദ്ദേഹം റസൂലായി നിയോഗിക്കപ്പെടുകയും ചെയ്തു.
11:77وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ
(77) നമ്മുടെ ദൂതൻമാർ ലൂത്ത്വിന്റെ അടുക്കൽ ചെന്നപ്പോൾ അവർമൂലം അദ്ദേഹത്തിന് വ്യസനം (അഥവാ അനിഷ്ടം) പിടിപെടുക യും, അവർമൂലം മനിടുങ്ങുകയും ചെയ്തു; "ഇതൊരു കഠിനമായ ദിവ സമാണ്' എന്നദ്ദേഹം പറയുകയും ചെയ്തു. (77) ഇബ്റാഹീം നബി (അ)യുടെ അടുക്കൽനിന്ന് മലക്കുകൾ ലൂത്ത്വ് നബി (അ)യുടെ അടുക്കൽ വന്നു. സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിലായിരുന്ന അവർ ചെന്നത്. ആ നാട്ടുകാരാകട്ടെ, കാമവികാരങ്ങളടക്കുവാൻ സ്ത്രീകൾക്ക് പകരം പുരുഷ ൻമാരെ ഉപയോഗപ്പെടുത്തുക മുതലായ നീചകൃത്യങ്ങളിൽ അതിര് കവിഞ്ഞിരിക്കുന്നവരായി രുന്നു. അവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ലൂത്ത്വ് (അ). ഈ സന്ദർഭത്തിൽ തന്റെ വീട്ടിൽ ആ യുവാക്കളുടെ സാന്നിദ്ധ്യം പല അനർത്ഥങ്ങൾക്കും കാരണമായേ ക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതാണ് അവർമൂലം അദ്ദേഹത്തിന് വ്യസനവും മനഃപ്ര യാസവും ഉണ്ടാകുവാൻ കാരണം. തങ്ങൾ മലക്കുകളാണെന്ന വസ്തുത വെളിപ്പെടു ത്തുന്നത് കേവലം മനുഷ്യാ തിഥികളായി മാത്രമേ അദ്ദേഹം മനിലാക്കിയിരുന്നുള്ളൂ. മറഞ്ഞ കാര്യം അല്ലാഹുവി നല്ലാതെ ആർക്കും അറിയുകയില്ലല്ലോ. എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം "അദ്ദേഹം മുഴങ്കൈ ഇടുങ്ങി' എന്നാകുന്നു. "മനുമുട്ടി, പ്രയാസം തോന്നി, മന് ഇടുങ്ങി' എന്നിങ്ങിനെയുള്ള അർത്ഥങ്ങളിലാണ് അതിന്റെ പ്രയോഗം. നേരെ മറിച്ച് മനിന് വിശാലതയും വികാ സവും തോന്നി എന്ന അർത്ഥത്തിൽ ഞ്ഞക്കടവ ∫സ്ലണ (മുഴങ്കൈ നീണ്ടു, വിശാലമാ യി) എന്നിങ്ങനെയും പറയപ്പെടാറുണ്ട്.
11:78–80وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَـٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ
قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ
قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ
(78) അദ്ദേഹത്തിന്റെ ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് (ധൃതി പ്പെട്ടു) ഓടിക്കൊണ്ടുവന്നു. മുമ്പേ അവർ ദുഷ്പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങ ളേ, ഇതാ എന്റെ പെൺമക്കൾ; അവർ നിങ്ങൾക്ക് വളരെ ശുദ്ധമായുള്ളവരാ ണ്. ധ അവരെ നിങ്ങൾക്ക് വിവാഹം കഴിച്ചുതരാം പ ആകയാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; എന്റെ അതിഥികളുടെ വിഷയത്തിൽ എന്നെ നിങ്ങൾ അപമാനപ്പെടുത്താ തെയുമിരിക്കുവിൻ. നിങ്ങളുടെ കൂട്ട ത്തിൽ തന്റേടമുള്ള ഒരു പുരുഷനു മില്ലേ?!' (79) അവർ പറഞ്ഞു: "നിന്റെ പെൺമക്കളിൽ ഞങ്ങൾക്ക് ഒരു കാര്യവും (ആവശ്യവും) ഇല്ലെന്ന് നിനക്ക് അറിവുണ്ടല്ലോ, നിശ്ചയമാ യും, നിനക്കറിയാം ഞങ്ങൾ ഉദ്ദേശി ക്കുന്നതെന്താണെന്നും' (80) അദ്ദേഹം പറഞ്ഞു; "എനിക്ക് നിങ്ങളോട് ധ നിങ്ങളെ തടയുവാൻ പ വല്ല ശക്തിയും ഉണ്ടായിരുന്നെങ്കിൽ! അല്ലെങ്കിൽ, ശക്തിമത്തായ വല്ല ഘട കത്തിലേക്കും (ചെന്ന്) അഭയം പ്രാപിക്കാമായിരുന്നെങ്കിൽ! ധ ഹാ! എത്ര നന്നായേനെ! പ (78) അദ്ദേഹത്തിന്റെ അടുക്കൽ വന്നു അദ്ദേഹത്തിന്റെ ജനത അവർ (ധൃതിപ്പെട്ടു) കുതിച്ച് (ഓടി)ക്കൊണ്ട് അദ്ദേഹത്തിലേക്ക് മുമ്പേ, മുമ്പും അവരായിരുന്നു അവർ പ്രവർത്തിക്കും ദുഷ്പ്രവൃ ത്തി(തിന്മ)കൾ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ ഇക്കൂട്ടർ, ഇതാ എന്റെ പുത്രിമാരാണ്, എന്റെ പെൺമക്കൾ അവർ ഏറ്റവും ശുദ്ധമായവ രാണ് നിങ്ങൾക്ക് അതിനാൽ നിങ്ങൾ സൂക്ഷിക്കുവിൻ അല്ലാഹുവിനെ എന്നെ നിങ്ങൾ അപമാനപ്പെടുത്തുകയും അരുത് എന്റെ അതിഥി കളിൽ (വിരുന്നുകാരിൽ) ഇല്ലയോ നിങ്ങളിൽ ഒരു പുരുഷൻ തന്റേടമുള്ള, നേർമാർഗമുള്ള (79) അവർ പറഞ്ഞു നീ അറിഞ്ഞിട്ടു ണ്ട്, നിനക്കറിവുണ്ടല്ലോ നിങ്ങൾക്കില്ല എന്ന് നിന്റെ പെൺമക്കളിൽ ഒരു കാര്യവും (ആവശ്യവും) നിശ്ചയമായും നീ നീ അറിയുക തന്നെ ചെയ്യും ഞങ്ങൾ ഉദ്ദേശിക്കുന്നത് (80) അദ്ദേഹം പറഞ്ഞു എനിക്കുണ്ടായി രുന്നെങ്കിൽ നിങ്ങളോട്, നിങ്ങളെപ്പറ്റി വല്ല ശക്തിയും അല്ലെങ്കിൽ ഞാൻ അഭയം പ്രാപിക്കാമായിരുന്നെങ്കിൽ വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്ക്) ശക്തിമത്തായ, കെട്ടുറപ്പുള്ള ലൂത്ത്വ് (അ)ന്റെ വീട്ടിൽ ചില യുവാക്കൾ എത്തിയ വിവരം ആ ദുഷ്ട ജനങ്ങൾ അറിഞ്ഞു. അവർ ധൃതിയിൽ അവിടെ ഓടിയെത്തി. അദ്ദേഹം വളരെ ഉപദേശിക്കുക യും, ഗുണദോഷിക്കുകയും ചെയ്തു നോക്കി. എന്റെ പെൺമക്കളിതാ ഇരിക്കുന്നു. അവർ വിവാഹിതരോ, ദുർനടപ്പുകാരോ അല്ല. അവരെ ഞാൻ വേണമെങ്കിൽ നിങ്ങൾക്ക് വിവാഹം കഴിച്ചുതരുവാൻ തയ്യാറാണ്. അതാണല്ലോ ശുദ്ധിയും വെടിപ്പുമുള്ള കാര്യം. ഏതായാലും എന്റെ വീട്ടിൽ അതിഥികളായി വന്ന ഇവരെ നിങ്ങൾ ഒഴിവാക്കണം. അവ രോട് അപമര്യാദയായി പെരുമാറി എന്നെ അപമാനിക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. ഇതൊക്കെ അവൻ കാണുമല്ലോ. തന്റേടവും വിവേകവുമുള്ള ഒരാളും നിങ്ങളിൽ ഇല്ലേ! ഉണ്ടെങ്കിൽ ഇമ്മാതിരി ധിക്കാരബുദ്ധി നിങ്ങൾക്ക് തോന്നുമായിരുന്നി ല്ല. എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഫലമുണ്ടായില്ല. തന്റെ പെൺമക്കളെയല്ല ഞങ്ങൾക്കാവശ്യമെന്നും, ഇൗ യുവാക്കളെ വിട്ടുകിട്ടുകയാണ് ഞങ്ങൾക്ക് വേണ്ടതെന്നും തനിക്കറിയാമല്ലോ. അതുകൊണ്ട് ഇൗ വേദാന്തമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ട എന്നാ യിരുന്നു ആ തെമ്മാടികളുടെ മറുപടി. (എന്റെ പെൺമക്കൾ) എന്ന് അദ്ദേഹം പറഞ്ഞത് തന്റെ ജനങ്ങളിലുള്ള പെൺമ ക്കളെ ഉദ്ദേശിച്ചാണെന്നും, പ്രവാചകൻമാർ ജനങ്ങളുടെ പിതാവിന് തുല്യമായ ആളാ യതുകൊണ്ട് അങ്ങനെ പറഞ്ഞതാണെന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരി ക്കുന്നു. ഇബ്നു അ∫ാസ് (റ)ൽ നിന്ന് അങ്ങനെ നിവേദനം ചെയ്യപ്പെട്ടതായി പറയപ്പെ ടുന്നുമുണ്ട്. അല്ലാഹുവിനറിയാം. എതായാലും, ആ തെമ്മാടികൾ തന്റെ വാക്കുകൾ അനുസരിക്കാത്തതിലും, അവരെ തടയുവാൻ അദ്ദേഹത്തിന് കെൽപില്ലാത്തതിലും അദ്ദേഹം വമ്പിച്ച ധർമ സങ്കടത്തിലായി. നിങ്ങളെ നേരിടുവാനും, നിങ്ങളെ തടയുവാ നുമുള്ള ശക്തിയും സഹായവും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അദ്ദേഹം സ്വയം വിലപിക്കുകയായി. ഇൗ ധിക്കാരം പ്രവർത്തിച്ച ആ തെമ്മാടികളുടെ കണ്ണിന്റെ കാഴ്ച അല്ലാഹു നശിപ്പിച്ചു കളഞ്ഞതായി സൂറത്തുൽ ക്വമറിൽ കാണാവുന്നതാണ് അതിലെ വാചകം (സാരം: അവർ അദ്ദേഹത്തിന്റെ അതിഥി കളെ കിട്ടുവാൻ വേണ്ടി അദ്ദേഹത്തോടാവശ്യപ്പെട്ടു. അപ്പോൾ, നാം അവരുടെ കണ്ണു കളെ തുടച്ചുനീക്കി. (ക്വമർ: 37) ഇതെല്ലാം കഴിഞ്ഞശേഷം, തങ്ങൾ ആരാണെന്നും, തങ്ങളുടെ വരവിന്റെ ഉദ്ദേശ്യമെന്താണെന്നും അറിയിച്ചുകൊണ്ട് മലക്കുകൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
11:81قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ
(81) അവർ (ദൂതൻമാർ) പറഞ്ഞു: "ലൂത്ത്വേ, ഞങ്ങൾ താങ്കളുടെ റ∫ിന്റെ ദൂതൻമാരാണ്; അവർ ധ ആ ജനങ്ങൾ പ താങ്കളുടെ അടുക്കലേക്ക് (ഉപദ്രവാർത്ഥം) വന്ന് ചേരുകയില്ല തന്നെ. എനി, താങ്കൾ താങ്കളുടെ ആൾക്കാരെ (കുടുംബത്തെ) യും കൊണ്ട് രാത്രിയിൽനിന്നുള്ള ഒരംശ ത്തിൽ ധ രാത്രി കഴിയുംമുമ്പ് പ യാത്ര ചെയ്തുകൊള്ളുക; നിങ്ങളിൽനിന്ന് ഒരാളും പോകുമ്പോൾ തിരിഞ്ഞുനോ ക്കുകയും ചെയ്യരുത്; താങ്കളുടെ സ്ത്രീ (ഭാര്യ) ഒഴികെ. നിശ്ചയമായും (കാര്യം:) അവർക്ക് ധ ആ ജനങ്ങൾക്ക് പ ബാധിക്കുന്നത് അവൾക്കും ബാധി ക്കുന്നതായിരിക്കും. നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. "പ്രഭാതം (ഇതാ) സമീപത്തിലല്ലേ?!' (81) അവർ പറഞ്ഞു ലൂത്ത്വേ നിശ്ചയമായും ഞങ്ങൾ ദൂതൻമാ രാണ് നിന്റെ റ∫ിന്റെ അവർ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ നിന്റെ അടുക്കലേക്ക് എനി രാത്രിയിൽ നീ യാത്ര ചെയ്യുക നിന്റെ സ്വന്തക്കാരെ (ആൾക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ട് ഒരംശ ത്തിൽ (ഭാഗത്തിൽ) രാത്രിയിൽ നിന്നുള്ള (രാത്രിയുടെ) തിരിഞ്ഞു നോക്കുകയും അരുത് നിങ്ങളിൽ നിന്ന് ഒരാളും നിന്റെ സ്ത്രീ (ഭാര്യ) ഒഴികെ നിശ്ചയമായും അതു(കാര്യം) അവൾക്ക് ബാധിക്കുന്നതാണ് അവർക്ക് ബാധിക്കുന്നത് നിശ്ചയമായും അവരുടെ വാഗ്ദത്ത (നി ശ്ചിത) സമയം പ്രഭാതമാണ്, പുലർച്ചയാണ് പ്രഭാതമല്ലയോ അടുത്തത്, സമീപസ്ഥം തങ്ങൾ മനുഷ്യരല്ല; ഈ രാജ്യക്കാരെ നശിപ്പിക്കുവാൻ അല്ലാഹു അയച്ച ദൂതന്മാ രാണ് (മലക്കുകളാണ്); താങ്കൾ ഭയപ്പെടേണ്ടതില്ല; ആ ദുഷ്ടൻമാർക്ക് താങ്കളോട് ഒന്നും ചെയ്യാൻ കഴിയുകയില്ല. പ്രഭാതത്തോടുകൂടി അവരുടെ കഥ കഴിയും; താങ്കളും വീട്ടു കാരും അതിനുമുമ്പായി രാത്രിതന്നെ സ്ഥലം വിടണം: പോകുമ്പോൾ ആരും പിന്നോക്കം തിരിഞ്ഞുനോക്കരുത്; പക്ഷേ, താങ്കളുടെ ഭാര്യ ശിക്ഷയിൽ അകപ്പെടുന്നവളാണ് എന്നൊക്കെ മലക്കുകൾ ലൂത്ത്വ് (അ)നെ അറിയിച്ചു. താങ്കളുടെ ഭാര്യ ഒഴികെ ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം രണ്ട് പ്രകാര ത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഭാര്യ ഒഴിച്ചുള്ള കുടുംബത്തെയും കൊണ്ടുപോക ണമെന്നും, ആരും തിരിഞ്ഞുനോക്കരുത്പക്ഷേ, താങ്കളുടെ ഭാര്യ തിരിഞ്ഞുനോക്കി രണ്ടായാലും കലാശം ഒന്നിലേക്ക് തന്നെ. നൂഹ് നബി (അ) യുടെ ഭാര്യയെപ്പോലെത്തന്നെ ലൂത്ത്വ് നബി (അ)യുടെ ഭാര്യയും അദ്ദേഹത്തിന്റെ എതി രാളികളായ അവിശ്വാസികളിൽ പെട്ടവളായിരുന്നുവെന്നും, അദ്ദേഹത്തെ വഞ്ചിച്ചിരു ന്നുവെന്നും സൂഃ തഹ്രീമിൽ കാണാവുന്നതാണ്. അവൾ ആ ശിക്ഷയിൽ അകപ്പെട്ട തായി 7: 83; 29: 32 മുതലായ സ്ഥലങ്ങളിൽ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. മലക്കു കൾ ഉപദേശിച്ച പ്രകാരം ലൂത്ത്വ് നബി (അ)യും കുടുംബവും രാജ്യത്തിന്റെ പുറത്തു പോയി രക്ഷപ്പെട്ടുവെന്ന് പറയേണ്ടതില്ല. അദ്ദേഹത്തിന്റെ നാട്ടിൽ ഒരേ ഒരു വീടല്ലാതെ മുസ്ലിംകളുടെ വീട് ഉണ്ടായിരുന്നില്ല എന്ന് 51: 36 ൽ അല്ലാഹു പ്രസ്താവിച്ചിരിക്ക കൊണ്ട് ലൂത്ത്വ് നബി (അ)യും അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന സത്യവിശ്വാസി കളും മാത്രമായിരിക്കും രക്ഷപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാണ്. ആ ജനതക്ക് ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്ന് അല്ലാഹു വിവരിക്കുന്നു:-
11:82–83فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ
مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّـٰلِمِينَ بِبَعِيدٖ
(82) അങ്ങനെ, നമ്മുടെ കൽപന വന്നപ്പോൾ, അതിന്റെ (രാജ്യത്തിന്റെ) മുകൾഭാഗം അതിന്റെ താഴ്ഭാഗമാ (ക്കിമറി)ക്കുകയും, അതിൽ, (മേൽക്കുമേൽ വന്നു) അട്ടിയാക്കപ്പെ ട്ട, ചൂളവെച്ച ഇഷ്ടികക്കല്ലുകളെ നാം വർഷിപ്പിക്കുകയും ചെയ്തു;- (83) നിന്റെ റ∫ിന്റെ അടുക്കൽ അടയാളപ്പെടുത്തിവെക്കപ്പെട്ടതായും കൊണ്ട്. അത് (ഈ) അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ലതാനും. (82) അങ്ങനെ വന്നപ്പോൾ നമ്മുടെ കൽപന നാം ആക്കി അതിന്റെ മേൽഭാഗത്തെ അതിന്റെ കീഴ്ഭാഗം, താഴ്ഭാഗത്ത് നാം വർഷിപ്പിക്കുക (പെയ്യിക്കുക)യും ചെയ്തു അതിന്റെമേൽ, അതിൽ കല്ലു കളെ ചൂളവെച്ച ഇഷ്ടികയിൽ നിന്നുള്ള അട്ടിയാക്കപ്പെട്ട, മേൽക്കു മേൽ (തുടർന്ന്) വീണ (83) അടയാളപ്പെടുത്തപ്പെട്ടതായുംകൊണ്ട് നിന്റെ റ∫ിന്റെ അടുക്കൽ അതല്ല അക്രമികളിൽ നിന്ന് വിദൂ രമായത് നിശ്ചിത സമയം എത്തിയപ്പോൾ, രാജ്യം അടിമേലായി മറിക്കപ്പെട്ടു. ചുട്ടുപഴുപ്പിക്ക പ്പെട്ട ഇഷ്ടികക്കല്ലുകൾ തുടരെത്തുടരെ മേൽക്കുമേൽ വർഷിച്ചുകൊണ്ടിരുന്നു. നിന്റെ റ∫ിങ്കൽ അടയാളപ്പെടുത്തപ്പെട്ടത് ( ) എന്ന് കല്ലുകളെ വിശേഷിപ്പിച്ച തിന്റെ സാരം, ഭൂമിയിലെ സാധാരണ കല്ലുകളിൽ നിന്നും വ്യത്യസ്തമായ ചില പ്രത്യേക അടയാളങ്ങൾ ആ കല്ലുകൾക്കുണ്ടായിരുന്നുവെന്നാണെന്നും, ബാധിക്കേണ്ടതെന്ന് കുറിക്കുന്ന ചില അടയാളങ്ങൾ അവയി ലുണ്ടായിരുന്നുവെന്നാണെന്നും പറയപ്പെടുന്നു. വാസ്തവം അല്ലാഹുവിനറിയാം. ഏതാ യാലും അവ സാധാരണ കല്ലുകളായിരുന്നില്ലെന്നും, അവരെ ശിക്ഷിക്കുവാൻ ഏർപ്പെ ടുത്തിയ ഏതോ പ്രത്യേകതരം കല്ലുകളായിരുന്നുവെന്നും മനിലാക്കേണ്ടിയിരിക്കു ന്നു. അവസാനത്തെ വാക്യവും രണ്ട് തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്: (1) ആ കല്ലുകൾ അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ല; അഥവാ അവർക്ക് തികച്ചും യോജിച്ച ശിക്ഷയായിരുന്നു അവയെന്ന്. (2) ആ അടിമേലായി മറിക്കപ്പെട്ട രാജ്യം ഈ അക്രമികളിൽമക്കാ മുശ്രിക്കുക ളിൽനിന്ന് ഇവർ ശാമിലേക്കും മറ്റും യാത്രപോകുമ്പോൾ അതിന്റെ അവശിഷ്ടം ഇവർക്ക് കാണാവുന്ന വിധം അധികം അകലെയല്ലാതെ കിടപ്പു രണ്ടാമത്തേതാണ് കൂടുതൽ നന്നായി തോന്നുന്നതും വാക്കോട് യോജിച്ചു കാണുന്നതും. ഈ രാജ്യമാണ് പിന്നീട് ലൂത്വ് കടൽ എന്നും, ചാവുകടൽ എന്നുമുള്ള പേരുകളിൽ വമ്പിച്ച തടാകമായിത്തീർന്നത്. (കൂടുതൽ വിവരം സൂഃ "ലൂത്വ്കടൽ' എന്ന കുറിപ്പിൽ കാണാം.) വിവരിച്ച പല സംഭവങ്ങളെക്കുറിച്ചുമെന്നപോലെ, ലൂത്വ് (അ)ന്റെ രാജ്യം മറിക്കപ്പെട്ടതിനെക്കുറിച്ചും ഒരുപാട് കെട്ടുകഥകളും അതിശയോക്തി നിറഞ്ഞ വാക്കു കളും ചില ഗ്രമ്ലങ്ങളിൽ സ്ഥലം പിടിച്ചുകാണാം. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാ ഹുവിന്റെ വചനങ്ങളിൽനിന്നും അതിന്റെ വ്യാഖ്യാനമായി വന്നിട്ടുള്ള അംഗീകൃത രേഖ കളിൽനിന്നും ലഭിക്കുന്ന വിവരം കൊണ്ടുതന്നെ മതിയാക്കാവുന്നതാണ്. നേരെമറിച്ച് ഇടക്കിടെ ഭൂമിയിൽ അവിടവിടെ ഉണ്ടാകാറുള്ള ഭൂകമ്പങ്ങളിൽപെട്ട സാധാരണമായ ഒരു ഭൂകമ്പം മാത്രമായിരുന്നു അതെന്നും, ആ ജനതയുടെ ധിക്കാരം മുഴുത്ത അവസ രവും അതുംകൂടി ഒത്തുചേർന്നുവെന്നേയുള്ളുവെന്നും ചില ആളുകൾ സമർത്ഥിച്ചുകാ ണുന്നു. ഇതും സ്വീകരിക്കുവാൻ നമുക്ക് സാധ്യമല്ല. അല്ലാമാ സയ്യിദ് ഖുത്ത്വ്ബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, ഭൂകമ്പങ്ങളിൽ പെട്ട ഒരു ഭൂകമ്പം തന്നെയായിരുന്നു അതെന്ന് വന്നാലും ആ ജനതയെ ശിക്ഷിക്കുവാൻ വേണ്ടി അല്ലാഹു അപ്പോൾ പ്രത്യേകം ഒരു ക്കിയ ഒരു ശിക്ഷയായേ അതിനെ കണക്കാക്കുവാൻ നിവൃത്തിയുള്ളൂ. ഇൗ സൂറത്തിലും മറ്റു സൂറത്തുകളിലും വന്നിട്ടുള്ള വചനങ്ങൾ മുമ്പിൽവെച്ച് നോക്കുമ്പോൾ പ്രവാചകൻമാരുടെ സത്യസന്ധതക്ക് ദൃഷ്ടാന്തമായി ഉണ്ടാവാറുള്ള അസാധാരണ സംഭ വങ്ങളിൽ ഒന്നാണതെന്നല്ലാതെ പറയുവാൻ സാദ്ധ്യമല്ലതന്നെ. ലൂത്ത്വ് നബി (അ)യെ സംബന്ധിച്ച ഇൗ സംഭവവും ബൈബ്ളിൽ കുറേ വിശദീക രിച്ചു പ്രസ്താവിച്ചു കാണാം. ഇബ്റാഹീം നബി (അ)യുടെ അടുക്കൽ മലക്കുകൾ ചെന്ന സംഭവം ഉദ്ധരിച്ചതിൽ കാണാവുന്നത്പോലെ പ്രസ്താവനകൾക്കും സിദ്ധാന്തങ്ങൾക്കും നിരക്കാത്ത പലതും അതിൽ കാണാവുന്നതാണ്. അത്രയുമല്ല, വേദ ക്കാർ അവരുടെ വേദഗ്രമ്ലത്തിൽ കൈകടത്തിയിട്ടുണ്ടെന്നും, അതിൽ സത്യവും അസ ത്യവും കൂട്ടിക്കലർത്തിയിട്ടുണ്ടെന്നും സ്പഷ്ടമാക്കുന്ന ചില അസംബന്ധങ്ങളും തോന്നി യവാസങ്ങളും കൂടി അതിൽ അടങ്ങിയിരിക്കുന്നു. ബൈബ്ളിന്റെ അവിശ്വാസ്യത മനിലാക്കുവാൻ പോരുന്നതും, സത്യാസത്യങ്ങൾ ഇടകലർന്നതുമായ ആ വിവരണം ഉദ്ധ രിച്ചു ദീർഘിപ്പിക്കുവാൻ ഇവിടെ മുതിരുന്നില്ല. വേണ്ടുന്നവർ ഉൽപത്തി 19-ാം അദ്ധ്യായം നോക്കിക്കൊള്ളട്ടെ. അതിന്റെ അവസാനത്തിൽ ലൂത്ത്വ് നബി (അ) കള്ളുകുടിച്ചു അബോ ധാവസ്ഥയിൽ കിടന്നപ്പോൾ തന്റെ രണ്ട് പുത്രിമാർ മാറിമാറി അദ്ദേഹവുമായി ശയിച്ചു വെന്നും, രണ്ടാളും ഗർഭം ധരിച്ചുവെന്നും വരെ ചേർത്തുകാണാം. ന്നു. കച്ചവടം ആ ജനതയുടെ പ്രധാന തൊഴിലുമായിരുന്നു. അളത്തത്തിലും തൂക്ക ത്തിലും കൃത്രിമം ചെയ്യൽ, വഞ്ചന, ചുങ്കം വാങ്ങൽ, പിടിച്ചുപറി മുതലായ പല അഴിമ തികളും അവരിൽ സർവ്വത്ര പതിവായിരുന്നു. എല്ലാവരും വിഗ്രഹാരാധകരുമായിരു ന്നു. സൂഃ അൻകബൂത്ത് മുതലായ സൂറത്തുകളിൽ ഇവരെ പ്പറ്റി വിവരിച്ചിട്ടുണ്ട്. (അ)ന്റെ ജനതയെപ്പറ്റി (മര ക്കാവിൽ താമസിക്കുന്നവർ) എന്ന് പറഞ്ഞിരിക്കുന്നു. ഇവർ മദ്യന്റെ അടുത്ത സ്ഥലത്ത് താമസിച്ചിരുന്നവരാണെന്നും, രണ്ട് കൂട്ടരിലേക്കും കൂടിയാണ് (അ) നിയോ ഗിക്കപ്പെട്ടിരുന്നതെന്നും, ആദ്യം മദയ്ൻകാരിലേക്കും, അവരുടെ നാശത്തിന് ശേഷം "ഐക്ക'ത്തിലേക്കും നിയോഗിക്കപ്പെട്ടതാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഇത് സംബ ന്ധിച്ച് വ്യാഖ്യാനത്തിൽ കൂടുതൽ വിവരിച്ചുകാണാം. ഇൗ രണ്ടുകൂട്ടരും വെവ്വേറെ ജനതയായിരുന്നാലും സ്ഥിതിഗതികളിൽ അവർ അന്യോന്യം യോജിപ്പുള്ള വരായിരുന്നുതാനും.
11:84–86۞وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ
وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ
بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ
(84) മദയ്നിലേക്ക് അവരുടെ (മദ്യൻകാരുടെ) സഹോദരൻ (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കു വിൻ; നിങ്ങൾക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. നിങ്ങൾ അളത്തവും, തൂക്കവും കുറക്കുകയും ചെയ്യരുത്. നിശ്ചയ മായും നിങ്ങളെ ഞാൻ ക്ഷേമത്തി ലായി കാണുന്നു. നിശ്ചയമായും, നിങ്ങളുടെ മേൽ (നിങ്ങളെ) വലയം ചെയ്യുന്ന ഒരു ദിവസത്തിലെ ശിക്ഷ യെക്കുറിച്ച് ഞാൻ ഭയപ്പെടുകയും ചെയ്യുന്നു. (85) "എന്റെ ജനങ്ങളേ, നിങ്ങൾ നീതിമുറപ്രകാരം അളത്തവും, തൂക്കവും പൂർത്തിയാക്കിക്കൊടുക്കു വിൻ. മനുഷ്യർക്ക് അവരുടെ സാധ നങ്ങളെ കുറവ് വരുത്തുകയും ചെയ്യ രുത്. നാശകാരികളായ നിലയിൽ നിങ്ങൾ ഭൂമിയിൽ കുഴപ്പം പ്രവർത്തി ക്കുകയും ചെയ്യരുത്. (86) "അല്ലാഹു ബാക്കിയാക്കിത്ത രുന്നത് നിങ്ങൾക്ക് ഗുണമായിരിക്കും; നിങ്ങൾ വിശ്വാസികളാണെങ്കിൽ! ഞാൻ നിങ്ങളുടെമേൽ (നോട്ടം ചെയ്ത്) കാത്തുപോരുന്നവനല്ലതാ നും.' (84) മദ്യനിലേക്കും അവരുടെ സഹോദരനെ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ ആരാധിക്കുവിൻ, ഇബാ ദത്ത് ചെയ്യുവിൻ അല്ലാഹുവിനെ നിങ്ങൾക്കില്ല ഒരു ഇലാഹും, ആരാ ധ്യനും, ദൈവവും അവനല്ലാതെ നിങ്ങൾ ചുരുക്കുകയും ചെയ്യരുത് അളക്കുന്ന താപ്പ്, അളത്തം തൂക്കവും നിശ്ചയമായും ഞാൻ നിങ്ങളെ കാണുന്നു ഗുണത്തിൽ, ക്ഷേമത്തിൽ നിശ്ചയ മായും ഞാൻ ഭയപ്പെടുകയും ചെയ്യുന്നു നിങ്ങളുടെ മേൽ ശിക്ഷയെ ഒരു ദിവസത്തിലെ വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന). (85) എന്റെ ജനങ്ങളേ നിങ്ങൾ നിറവേറ്റുവിൻ, പൂർത്തിയായി കൊടുക്കുവിൻ അളത്തം, താപ്പ് തൂക്കവും, നീതി മുറപ്രകാരം നിങ്ങൾ കുറവ് വരുത്തുക (ഛേദപ്പെടുത്തുക)യും ചെയ്യരുത് മനു ഷ്യർക്ക് അവരുടെ വസ്തുക്കളെ, സാധനങ്ങൾ നിങ്ങൾ കുഴപ്പം (അ നർത്ഥം) പ്രവർത്തിക്കുകയും അരുത് ഭൂമിയിൽ നാശ (കുഴപ്പ) മുണ്ടാ ക്കുന്നവരായ നിലയിൽ. (86) ബാക്കിയാക്കുന്നത്, മിച്ചപ്പെടുത്തുന്നത് അല്ലാ ഹുവിന്റെ (വക) ഉത്തമ (ഗുണ) മാണ് നിങ്ങൾക്ക് നിങ്ങളാണെ ങ്കിൽ വിശ്വാസികൾ ഞാനല്ലതാനും നിങ്ങളുടെമേൽ കാവൽക്കാരൻ, നോട്ടക്കാരൻ, സൂക്ഷിച്ചുപോരുന്നവൻ. ദിവ്യപ്രബോധനങ്ങളിൽ അതിപ്രധാനമായ തൗഹീദിനെക്കുറിച്ച് ഉപദേശിച്ച ശേഷം, ആ ജനങ്ങളിൽ സർവ്വത്ര നടമാടിയിരുന്ന അഴിമതികളെയും അക്രമങ്ങളെയും കുറിച്ച് (അ) അവരെ ഉപദേശിക്കുന്നു. അളവിലും തൂക്കത്തിലും കബളിപ്പിക്കുക, കൊള്ളയും പിടിച്ചുപറിയും നടത്തുക മുതലായ പല തോന്നിയവാസങ്ങളിലും മുഴുകി യവരായിരുന്നു മദ്യൻ ജനതയെന്ന് മുമ്പ് പറഞ്ഞുവല്ലോ. നിങ്ങൾ വളരെ ഗുണത്തി ലാണുള്ളത്. അക്രമവും വഞ്ചനയും നടത്താതെ തന്നെ സുഖമായി ജീവിക്കുവാനുള്ള മാർഗങ്ങൾ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുണ്ട്. പിന്നെയെന്തിന് അന്യരെ വഞ്ചിക്കുന്നു? അത് പാപത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതും നന്ദികേടുമാണ്. ഈ നില തുടർന്നു പോയാൽ, നിങ്ങളിൽ ആർക്കും രക്ഷപ്പെടുവാൻ കഴിയാത്തവണ്ണം ഒരിക്കൽ വമ്പിച്ച ശിക്ഷ നിങ്ങളെ വലയം ചെയ്തേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാനിത്ര ഊന്നിപ്പറയുന്നത്. ഇത്തരം അഴിമതികളൊന്നും ചെയ്യാതെത്തന്നെ അല്ലാഹു നിങ്ങൾക്ക് തന്നിട്ടുള്ള ജീവിതമാർഗങ്ങളും, സുഖസൗകര്യങ്ങളുംകൊണ്ട് തൃപ്തിയടയുകയാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങളെ ഉപദേശിക്കുവാനേ എനിക്ക് കഴി യുകയുള്ളൂ. നിങ്ങളെ തടയുകയും, നിങ്ങളുടെ ഉത്തരവാദിത്വം ഏൽക്കുകയും ചെയ്യ ത്തക്ക മേലധികാരമോ ബാധ്യതയോ നിങ്ങളെ സംബന്ധിച്ച് എനിക്കില്ല. എന്നൊക്കെ ഓർമിപ്പിച്ചുകൊണ്ട് ഹൃദയസ്പൃക്കായ രീതിയിൽ അദ്ദേഹം അവരെ ഉപദേശിച്ചുനോക്കി. ആ ജനങ്ങളുടെ അഴിമതികളെയും അക്രമങ്ങളെയും കുറിച്ച് നബി (അ) കാര്യകാരണങ്ങൾ സഹിതം വളരെയധികം ഉപദേശിക്കുകയും, അവരുമായി ഒട്ടേറെ വാഗ്വാദങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളതായി ഈ സൂറത്തിലും, മറ്റു സൂറത്തുക ളിലും അത് സംബന്ധിച്ച് വന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് മനിലാക്കാവുന്നതാ ണ്. ഇക്കാരണത്താൽ (പ്രവാചകൻമാരിലെ പ്രാസംഗികൻ) എന്ന്പോലും ചില വ്യാഖ്യാതാക്കൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ആ ജനത അദ്ദേഹത്തോട് പറഞ്ഞ മറുപടി എത്ര ശോചനീയമായിരുന്നു വെന്ന് നോക്കുക!
11:87قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَـٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ
(87) അവർ പറഞ്ഞു: ബേ, നിന്റെ നമസ്കാരമാണോ ഞങ്ങ ളുടെ പിതാക്കൾ ആരാധിച്ചുവരുന്ന തിനെ ഞങ്ങൾ ഉപേക്ഷിക്കുവാൻ നിന്നോട് കൽപിക്കുന്നത്?! അല്ലെ ങ്കിൽ, ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾ ഉദ്ദേശിക്കുന്നത് ഞങ്ങൾ ചെയ്തുവരുന്നതിനെ (ഞങ്ങൾ ഉപേ ക്ഷിക്കുവാൻ)?!! നിശ്ചയമായും, സഹനമുള്ളവനും തന്റേടമുള്ളവനും തന്നെയാണ് നീ!' (87) അവർ പറഞ്ഞു നിന്റെ നമസ്കാരമാണോ നിന്നോട് കൽപിക്കുന്നത് ഞങ്ങൾ ഉപേക്ഷിക്കുവാൻ, ഉപേക്ഷിക്കണ മെന്ന് ആരാധിച്ചുവരുന്നതിനെ ഞങ്ങളുടെ പിതാക്കൾ അല്ലെ ങ്കിൽ ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾ ഉദ്ദേശി ക്കുന്നത് നിശ്ചയമായും നീ നീ തന്നെയാണ് സഹനമുള്ളവൻ, സഹി ഷ്ണുതയുള്ളവൻ തന്റേടമുള്ളവൻ, നേർവഴിക്കുള്ളവൻ പുച്ഛവും, പരിഹാസവും, ധിക്കാരവും ഒത്തിണങ്ങിയ വാക്കുകൾ! അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതിനെയും, ധനസംബന്ധമായ ഇടപാടുകളിൽ ചതിയും വഞ്ചനയും നടത്തുന്നതിനെയും വിരോധിക്കുകയാണല്ലോ (അ) ചെയ്തത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിന് അവരുടെ ന്യായീകരണം അവരുടെ പൂർവ്വി കൻമാർ അങ്ങനെ ചെയ്തുവന്നിരുന്നുവെന്നുള്ളത് മാത്രമാണ്. മറ്റേതിനുള്ള ന്യായം: ഞങ്ങളുടെ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ഞങ്ങളുടെ ഇഷ്ടംപോലെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കവകാശമുണ്ട് എന്നുമാകുന്നു. അതുകൊണ്ട് ആ രണ്ടുകാര്യങ്ങളും ഞങ്ങൾ ഉപേക്ഷിക്കണമെന്ന് പറയുന്നത് തനി വിഡ്ഢിത്തവും നീതീകരണമില്ലാത്ത തു മാണെന്നത്രെ അവരുടെ തത്വശാസ്ത്രം. "നിന്റെ നമസ്കാരമാണോ ഇതൊക്കെ നിന്നോട് കൽപിക്കുന്നത്? നീ സഹനമുളളവനും തന്റേടമുള്ളവനും തന്നെ!' എന്നീ വാക്യങ്ങൾ അങ്ങേയറ്റം പരിഹാസം നിറഞ്ഞ വാക്കുകളാണെന്ന് പറയേണ്ടതില്ല. ഒന്നാ മത്തെ വാക്യത്തിൽ അദ്ദേഹത്തിന്റെ നമസ്കാരം, പ്രാർത്ഥന മുതലായ ആരാധനാകർമ ങ്ങളിൽ അവർക്കുള്ള അമർഷവും വെറുപ്പുമാണ് അടങ്ങിയിരിക്കുന്നതെങ്കിൽ, രണ്ടാ മത്തെ വാക്യത്തിൽ അദ്ദേഹം ഒട്ടും വിവേകവും തന്റേടവുമില്ലാത്ത മൂഢമനുഷ്യനാ ണെന്ന ആരോപണവും അടങ്ങിയിരിക്കുന്നു.
11:88قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ
(88) അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ കണ്ടുവോ? (ഒന്നു പറഞ്ഞു തരുവിൻ:) ഞാൻ എന്റെ റ∫ിങ്കൽ നിന്നുള്ള (വ്യക്ത മായ) തെളിവോടെയിരിക്കുകയും, അവന്റെ വകയായി അവൻ എനിക്ക് നല്ലതായ വിഭവം നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽസ്ലസ്ല?! ധ അപ്പോൾ, എനിക്ക് ഇങ്ങനെയല്ലാതെ ഉപദേശി ക്കുവാൻ കഴിയുമോ? പ ഏതൊന്നിനെക്കുറിച്ച് ഞാൻ നിങ്ങളെ വിരോധിക്കുന്നുവോ അതി ലേക്ക് (തിരിഞ്ഞു) നിങ്ങളുമായി വ്യത്യാസം പ്രവർത്തിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ലതാനും. എനിക്ക് സാധ്യമായത്ര നന്മ വരുത്തു കയല്ലാതെ (മറ്റൊന്നും) ഞാൻ ഉദ്ദേ ശിക്കുന്നില്ല. എന്റെ "തൗഫീക്വ്, (പ്രവർത്തനവിജയം) അല്ലാഹു മൂല മല്ലാതെ ഇല്ലതാനും. അവന്റെ മേൽ ഞാൻ (കാര്യം) ഭരമേൽപിച്ചിരി ക്കുന്നു; അവങ്കലേക്കുതന്നെ ഞാൻ (മന് മടങ്ങി) വിനയപ്പെടുകയും ചെയ്യുന്നു. (88) അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ കണ്ടുവോ (പ റയുവിൻ) ഞാനാണെങ്കിൽ വ്യക്തമായ തെളിവോടെ, തെളിവോടുകൂടി എന്റെ റ∫ിങ്കൽ നിന്ന് അവൻ എനിക്ക് നൽകുകയും ചെയ്തു അവനിൽ നിന്ന് (അവന്റെ വകയായി) ഉപജീവനം, വിഭവം, ആഹാരം, അനുഗ്രഹം നല്ലതായ ഞാൻ ഉദ്ദേശിക്കുന്നില്ലതാനും നിങ്ങളോട് എതിര് (വ്യത്യാസം) ചെയ്യാൻ യാതൊന്നിലേക്ക് (തിരിഞ്ഞും കൊണ്ട്) നിങ്ങളെ ഞാൻ വിരോധിക്കുന്നു അതിനെപ്പറ്റി ഞാൻ ഉദ്ദേശിക്കുന്നില്ല നന്മ വരുത്തുക (നന്നാക്കിത്തീർക്കുക)യല്ലാതെ എനിക്ക് സാധിക്കുന്നത് (സാധ്യമായത്ര) എന്റെ തൗഫീക്വ് (എനിക്ക് സഹായം നൽകൽ, പ്രവർത്ത നവിജയം) അല്ല അല്ലാഹുവിനെക്കൊണ്ട് (അല്ലാഹു മൂലം) അല്ലാതെ അവന്റെ മേൽ ഞാൻ ഭരമേൽപിച്ചു അവനിലേക്ക് തന്നെ ഞാൻ (മ ന്) മടങ്ങുന്നു, വിനയപ്പെടുന്നു. "ഞാൻ എന്റെ റ∫ിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടിയിരിക്കുകയും, അവ ങ്കൽനിന്നുള്ള കാരുണ്യം അവൻ എനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽസ്ലസ്ല.. ' എന്നി ങ്ങനെ നൂഹ് (അ) അദ്ദേഹത്തിന്റെ ജനങ്ങളോട് പറഞ്ഞതായി 28-ാം വചനത്തിലും സ്വാലിഹ് (അ) അദ്ദേഹത്തിന്റെ ജനങ്ങളോട് പറഞ്ഞതായി 63-ാം വചനത്തിലും മുമ്പുകണ്ടുവല്ലോ. അതുപോലെയുള്ള ഒരു വാക്യംതന്നെയാണ് (അ) അദ്ദേ ഹത്തിന്റെ ജനതയോടും പറഞ്ഞതായി ഈ വചനത്തിൽ കാണുന്നത്. പക്ഷേ, അവിട ങ്ങളിൽ "വ്യക്തമായ തെളിവി' ( ) നു പുറമെ "കാരുണ്യവും ( ) എന്നുകൂടിയാ ണുള്ളത്. കാരുണ്യം കൊണ്ട് പ്രധാനമായും അവിടങ്ങളിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് പ്രവാചകത്വവും അതോട് ബന്ധപ്പെട്ട കാര്യങ്ങളുമാണെന്ന് രണ്ടിടത്തും നാം ചൂണ്ടി ക്കാട്ടുകയും ചെയ്തിരിക്കുന്നു. ഇവിടെ കാരുണ്യത്തിന്റെ സ്ഥാനത്ത് എന്നാ ണുള്ളത്. (രിസ്ക്വ്) എന്ന പദത്തിന് "ആഹാരം, ഉപജീവനമാർഗം, കൊടുതി, പ്രദാനം' എന്നും മറ്റും അർത്ഥങ്ങൾ വരും. ഭാഷാർത്ഥം നോക്കുമ്പോൾ ഭൗതികമോ, അഭൗതി കമോ ആയ എല്ലാ ലഭ്യങ്ങൾക്കും, വിഭവങ്ങൾക്കും ഉപയോഗിക്കപ്പെടാവുന്നതാണത്. അതുകൊണ്ട് എന്ന വാക്യത്തിന് രണ്ട് പ്രകാരത്തിൽ വിവക്ഷ നൽകപ്പെട്ടു കാണുന്നു: (1) നിങ്ങൾ ചെയ്യുന്നതുപോലെയുള്ള അഴിമതികളിൽ നിന്ന് സുരക്ഷിതവും, അനു വദനീയവുമായ മാർഗത്തിലൂടെ മാത്രം ലഭ്യവുമായിക്കൊണ്ട് ജീവിക്കുവാനുള്ള വസ്തു വിഭവങ്ങൾ എനിക്കവൻ തന്നിരിക്കുന്നുവെന്നും, (2) പ്രവാചകത്വം, വിജ്ഞാനം, ദിവ്യസന്ദേശം മുതലായ അനുഗ്രഹങ്ങൾ എനിക്ക വൻ പ്രദാനം ചെയ്തിരിക്കുന്നുവെന്നും. (അ) അദ്ദേഹത്തിന്റെ ജനങ്ങൾക്ക് നൽകിയ ഉൽബോധനങ്ങളും, അവർ അദ്ദേഹത്തിന് നൽകിയ മറുപടികളും നോക്കു മ്പോൾ ആദ്യം പറഞ്ഞ അഭിപ്രായത്തിനാണ് മുൻതൂക്കം കാണുന്നത്. നിങ്ങളോട് ഞാൻ വിരോധിക്കുന്ന കാര്യങ്ങൾ ഒന്നാമതായി വർജ്ജിച്ചു വരുന്ന ആളാണ് ഞാൻ. നിങ്ങളോട് അവയെക്കുറിച്ച് വിരോധിക്കുകയും, അതോടൊപ്പം അതി നെതിരായി ഞാൻ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ ആക്ഷേ പിക്കുവാൻ ന്യായമുണ്ടായിരുന്നു. പക്ഷേ, ഞാൻ വിരോധിക്കുന്നതിന് എതിരിൽ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ. നിങ്ങളെ കഴിയുന്നത്ര നന്നാക്കി സംസ്കരിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. അതല്ലാതെ മറ്റൊരു കാര്യലാഭവും എനിക്കതിലില്ല. ഈ ലക്ഷ്യം സാധി ക്കുവാൻ അല്ലാഹുവിങ്കൽനിന്നുതന്നെ സഹായം ലഭിക്കേണ്ടിയിരിക്കുന്നു. എനിക്ക് സ്വന്ത മായി അതിന് യാതൊരു കഴിവുമില്ല. അതുകൊണ്ട് വിനയപൂർവ്വം കാര്യങ്ങളെല്ലാം അവ നിൽ ഞാൻ അർപ്പിക്കുന്നു. ഇതൊക്കെയാണ് അദ്ദേഹം തുടർന്ന് പറഞ്ഞതിന്റെ താൽപ ര്യം. അദ്ദേഹം തുടരുന്നു:-
11:89–90وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ
وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ
(89) "എന്റെ ജനങ്ങളെ, എന്നോ ടുള്ള കക്ഷിമാത്സര്യം നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നൂഹിന്റെ ജനതക്കോ, ഹൂദിന്റെ ജനതക്കോ, സ്വാലിഹിന്റെ ജനതക്കോ ബാധിച്ച ല യു ള്ള ത് ധ ശി ക്ഷ പ നിങ്ങൾക്ക് ബാധിക്കു(വാൻ ഇടയാ കു) ന്നതിന്. ലൂത്ത്വിന്റെ ജനത(യാ കട്ടെ) നിങ്ങളിൽ നിന്ന് അകലെയല്ല താനും. (90) "നിങ്ങളുടെ റ∫ിനോട് നിങ്ങൾ പാപമോചനം തേടുകയും, പിന്നെ അവനിലേക്ക് പശ്ചാത്തപി ക്കുകയും ചെയ്യുവിൻ. നിശ്ചയമാ യും, എന്റെ റ∫് കരുണാനിധിയും, വളരെ (സ്നേഹ) താൽപര്യമുള്ളവ നുമാകുന്നു.' (89) എന്റെ ജനങ്ങളേ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങൾക്ക് വരുത്തിത്തീർക്കരുത് എന്റെ (എന്നോടുള്ള) ചേരിപിരിവ്, കക്ഷി പിടിക്കൽ, മത്സരം നിങ്ങൾക്ക് എത്തുവാൻ, ബാധിക്കാൻ ബാധിച്ച (എത്തിയ)ത് പോലുള്ളത് നൂഹിന്റെ ജനതക്ക് അല്ലെങ്കിൽ ജനതക്ക് ഹൂദിന്റെ അല്ലെങ്കിൽ ജനതക്ക് സ്വാലിഹിന്റെ ജനത യല്ലതാനും ലൂത്ത്വിന്റെ നിങ്ങളിൽ നിന്ന് ദൂരപ്പെട്ടത്, അകലെയുള്ള ത്. (90) നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ നിങ്ങ ളുടെ റ∫ിനോട് പിന്നെ പശ്ചാത്തപിക്കു (മടങ്ങു) വിൻ അവങ്കലേക്ക് നിശ്ചയമായും എന്റെ റ∫് കരുണാനിധിയാണ് വളരെ താൽപര്യ (സ്നേ ഹ) മുള്ളവനാണ്. എന്നോടുള്ള നിങ്ങളുടെ മാത്സര്യവും, കക്ഷിത്വവും തുടരുകതന്നെയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, മുൻ സമുദായങ്ങളായ നൂഹ്, ഹൂദ്, സ്വാലിഹ് (അ) എന്നിവരുടെ ജനങ്ങൾക്ക് ബാധിച്ചതുപോലെയുള്ള മഹാശിക്ഷ നിങ്ങൾക്കും ബാധിച്ചേക്കും. അതിന് നിങ്ങൾ ഇടവരുത്തരുത്. ആ സമുദായങ്ങളൊക്കെ കാലം കൊണ്ടും, സ്ഥലംകൊണ്ടും നിങ്ങളിൽ നിന്ന് കുറേ അകലെയാണെങ്കിൽ, നിങ്ങളുടെ അടുത്ത സ്ഥലത്തും അടുത്ത കാലത്തും ലൂത്ത്വ് നബിയുടെ ജനതക്ക് ബാധിച്ച കടുത്ത ശിക്ഷ നിങ്ങൾക്ക് ഓർമ യുണ്ടല്ലോ. എന്ന് അദ്ദേഹം അവരെ താക്കീത് ചെയ്യുന്നു. അതോടൊപ്പം തന്നെ, നിങ്ങൾ എന്ത് അക്രമവും പാപവും പ്രവർത്തിച്ചിരുന്നാലും നിങ്ങൾ ഖേദിച്ചു മടങ്ങി പാപമോ ചനം തേടിയാൽ അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യു മെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഇത്കൊണ്ടൊന്നും ആ ജനതക്ക് മാനസാന്തരം ഉണ്ടായില്ലെന്ന് മാത്രമല്ല, അവരുടെ അഹന്തയും മത്സരബുദ്ധിയും വർദ്ധിച്ചതേയുള്ളൂ. നബി(അ)യുടെ ശേഷമായിരുങ്കു നബി(അ)യുടെ ആഗമ നം. രാൾത്ഥുമിടയിണ്ണ വളരെ കാലതാമസമൊങ്കും ഉായിരുങ്കിസ്റ്റ. ര് രാജ്യ ങ്ങളും തമ്മിലുള്ള അടുപ്പം 2 ഉം 4 ഉം ഭൂപടങ്ങളിണ്ണ നിങ്ക് മനസ്സിലാത്ഥാം.
11:91قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ
(91) അവർ പറഞ്ഞു: ബേ, നീ പറയുന്നതിൽ നിന്ന് മിക്കതും ഞങ്ങൾക്ക് ഗ്രഹിക്കു(വാൻ കഴിയു)ന്നില്ല; നിശ്ചയമായും, ഞങ്ങ ളുടെ കൂട്ടത്തിൽ നിന്നെ ഒരു ബലഹീ നനായിട്ടേ ഞങ്ങൾ കാണുന്നുള്ളൂ. നിന്റെ കുടുംബം ഇല്ലായിരുന്നുവെ ങ്കിൽ, നിന്നെ ഞങ്ങൾ എറിഞ്ഞുകൊ ല്ലുക തന്നെ ചെയ്തിരുന്നു. നീ ഞങ്ങ ളുടെ അടുക്കൽ ഒരു പ്രതാപശാലി യൊന്നുമല്ല.' (91) അവർ പറഞ്ഞു ഞങ്ങൾ ഗ്രഹിക്കുന്നില്ല, ഞങ്ങൾക്ക് മനിലാകുന്നില്ല വളരെ, പലതും, മിക്കതും നീ പറയുന്ന തിൽ നിന്ന് നിശ്ചയമായും ഞങ്ങൾ നിന്നെ ഞങ്ങൾ കാണുക തന്നെ ചെയ്യുന്നു ഞങ്ങളിൽ, ഞങ്ങളുടെ കൂട്ടത്തിൽ ഒരു ബലഹീനനായി, ദുർബല നായി ഇല്ലായിരുന്നെങ്കിൽ നിന്റെ കൂട്ടം (കൂട്ടുകുംടുംബങ്ങൾ) ഞങ്ങൾ നിന്നെ എറിഞ്ഞുകൊല്ലുക (എറിഞ്ഞാട്ടുക) തന്നെ ചെയ്തിരുന്നു നീ അല്ലതാനും ഞങ്ങൾക്ക്, ഞങ്ങളുടെ അടുക്കൽ ഒരു പ്രതാപശാലി, ഊക്കൻ. സത്യത്തിനും, നീതിക്കും മുമ്പിൽ പരാജയപ്പെടുമ്പോൾ, ധിക്കാരബുദ്ധികളിൽ നിന്ന് എക്കാലത്തും കേൾക്കാറുള്ളതാണ് ഇത്തരം ഭീഷണികൾ. ന്യായത്തിൽ മുട് ടുമ്പോൾ അവർ അക്രമ മർദ്ദനങ്ങൾക്ക് മുതിരും. തങ്ങൾ ചെയ്യുന്നതിലെല്ലാം അവർ സ്വയം സംതൃ പ്തരാകുകയും ചെയ്യും. നബി (അ) യുടെ കാലക്കാരെ സംബന്ധിച്ചിട ത്തോളം അവർ പ്രാചീന സമുദായങ്ങളിൽ പെട്ടവരും, ഇന്നത്തെ ജനങ്ങളെ അപേ ക്ഷിച്ച് പരിഷ്കാരത്തിന്റെയും ഉൽബുദ്ധതയുടെയും താഴെ പടിയിലുള്ളവരുമാണെന്ന് പറഞ്ഞേക്കാം. എന്നാൽ, ബുദ്ധിപരമായി മനുഷ്യൻ വളരെ പുരോഗമിച്ചിട്ടുള്ള ഇക്കാ ലത്തും തൗഹീദിനെക്കുറിച്ചും ക്രയവിക്രയങ്ങളിൽ ചതിയും കൃത്രിമവും ഉപേക്ഷിക്കേ ണ്ടതിനെക്കുറിച്ചും ഉപദേശിക്കുവാൻ മിനക്കെട്ടാലുള്ള സ്ഥിതിയോ? അനുഭവ സാക്ഷ്യ ങ്ങളുടെ വെളിച്ചത്തിൽ ഒന്നാലോചിച്ചു നോക്കുക! ഉപദേശിക്കുന്നവരുടെ ഹൃദയശു ദ്ധിയെയും, സൽഗുണങ്ങളെയും ചോദ്യം ചെയ്തു പുച്ഛിക്കുക, അവരെ വിഡ്ഢികളും മൂഢൻമാരുമായി തരം താഴ്ത്തുക, ദുർന്യായങ്ങളും ദുഃ മർത്ഥനങ്ങളും അവതരിപ്പി ക്കുക, ഭീഷണി മുഴക്കുക, കയ്യേറ്റത്തിന് മുതിരുക, ഉപദേശിക്കുംതോറും തോന്നിയവാ സങ്ങൾ വർദ്ധിപ്പിക്കുക ഇതെല്ലാം തന്നെ. ചുരുക്കിപ്പറഞ്ഞാൽ, നബി (അ)യുടെ ജനത പറഞ്ഞതായി 87 ഉം 91 ഉം വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ച അതേ ശൈലിയുള്ള മറുപടികളായിരിക്കും അവർക്കും പറയുവാനുണ്ടായിരിക്കുക. ധനത്തോടുള്ള മോഹവും സമ്പാദന മാർഗങ്ങളിൽ വഞ്ചന നടത്തലും, മനുഷ്യരിൽ പൊതുവെയുള്ള ഒരു നിന്ന് സത്യവി ശ്വാസികൾ വിമുക്തരായിരിക്കുവാൻ നബി (അ)യുടെയും, അദ്ദേ ഹത്തിന്റെ ജനതയുടെയും ഇടയിൽ നടന്ന വാഗ്വാദങ്ങൾ വളരെ വിശദമായി പല സൂറ ത്തുകളിലും അല്ലാഹു ഉദ്ധരിച്ചിരിക്കുന്നതും. കയ്യൂക്കും ഭീഷണിയും മുഴക്കിയ ആ ജന തക്ക് ആ പ്രവാചക വര്യൻ നൽകിയ മറുപടി ഇതായിരുന്നു:-
11:92قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ
(92) അദ്ദേഹം പറഞ്ഞു "എന്റെ ജ നങ്ങളേ, എന്റെ കൂട്ടുകുടുംബമാണോ നിങ്ങളുടെ അടുക്കൽ അല്ലാഹുവിനെ ക്കാൾ കൂടുതൽ പരിഗണനീയം! അവനെ നിങ്ങൾ നിങ്ങളുടെ പിമ്പിൽ പുറം തള്ളപ്പെട്ടവനാക്കുകയും ചെയ്തിരിക്കുന്നു(വോ)?! നിശ്ചയമാ യും, എന്റെ റ∫് നിങ്ങൾ പ്രവർത്തി ച്ചുവരുന്നതിനെ വലയംചെയ്തു ധ സൂക്ഷ്മമായി അറിഞ്ഞു പ കൊണ്ടി രിക്കുന്നവനാകുന്നു.' (92) അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ എന്റെ കൂട്ടുകുടുംബ മോ, കൂട്ടമോ അധികം പ്രതാപം ഉള്ള (കൂടുതൽ പരിഗണനീയം) നിങ്ങൾക്ക് (നിങ്ങളുടെ അടുക്കൽ) അല്ലാഹുവിനെക്കാൾ അവനെ നിങ്ങൾ ആക്കുകയും ചെയ്തിരിക്കുന്നു(വോ) നിങ്ങളുടെ പിന്നിൽ, അപ്പുറം പുറം തള്ളപ്പെട്ടവൻ, പിറകോട്ടിടപ്പെട്ടത് നിശ്ചയമായും എന്റെ റ∫് നിങ്ങൾ പ്ര വർത്തിക്കുന്നതിനെ വലയം ചെയ്യുന്ന (സൂക്ഷ്മമായി അറി യുന്ന) വനാണ്. അവസാനം അദ്ദേഹം അവർക്ക് ഇങ്ങനെ അന്ത്യശാസനം നൽകി:-
11:93وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ
(93) "എന്റെ ജനങ്ങളേ, നിങ്ങ ളുടെ സ്ഥാനം (നിലപാട്) അനുസ രിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളു വിൻ; ഞാൻ (എന്റെ സ്ഥാനമനുസരി ച്ചും) പ്രവർത്തിക്കുന്നവനാണ്. പിറകെ നിങ്ങൾക്കറിയാം, ആർക്കാണ് അപമാനപ്പെടുത്തുന്ന ശിക്ഷ വന്നെത്തുന്നതെന്നും, ആരാണ് വ്യാജം പറയുന്നവനെന്നും! (വരാനിരിക്കുന്നത്) നിങ്ങൾ പ്രതീ ക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യു വിൻ, നിശ്ചയമായും, ഞാനും നിങ്ങ ളോടൊപ്പം പ്രതീക്ഷിക്കുന്നവനാകു ന്നു. (93) എന്റെ ജനങ്ങളേ നിങ്ങൾ പ്രവർത്തിക്കുവിൻ നിങ്ങളുടെ സ്ഥാനം (നിലപാട്സ്ഥിതി) അനുസരിച്ച് നിശ്ചയമായും ഞാൻ പ്രവർത്തിക്കുന്നവനാണ് വഴിയെ, പിറകെ നിങ്ങൾ അറിയും ആർക്കാണ്, ആരാണ് അവന്ന് വരും, വന്നെത്തുന്നത് (ഒരു) ശിക്ഷ അവനെ അപമാനപ്പെടുത്തുന്ന ആരാണെന്നും അവൻ കളവ് (വ്യാജം) പറയുന്നവനാണ് നിങ്ങൾ പ്രതീക്ഷിക്കുക (നോക്കിയിരിക്കുക)യും ചെയ്യു വിൻ നിശ്ചയമായും ഞാൻ നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്ന (നോ ക്കിയിരിക്കുന്ന) വനാണ്. അധികം താമസിയാതെ നിങ്ങൾക്ക് പൊതു ശിക്ഷവരുവാൻ പോകുന്നു. അപ്പോൾ, ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ നിങ്ങൾക്ക് അനുഭവംകൊണ്ട് ബേദ്ധ്യപ്പെടും. തൽക്കാലം നാം ഇരു കൂട്ടരും കാത്തിരുന്നു കാണുക എന്ന് സാരം. താമസിയാതെ ശിക്ഷ സംഭവിക്കുകതന്നെ ചെയ്തു.
11:94–95وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ
(94) നമ്മുടെ കൽപന വന്ന പ്പോൾ, അദ്ദേഹ ത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി; (ആ) അക്രമം പ്രവർത്തിച്ചവർക്ക് ഘോര ശബ്ദം പിടിപെടുകയും ചെയ്തു. അങ്ങനെ, അവർ അവരുടെ വസതികളിൽ (ചത്തു) കമിഴ്ന്നുവീ ണവരായി;- (95) (അതാ) അവർ അവിടത്തിൽ ഉണ്ടായിട്ടില്ലാത്തതുപോലെ! അല്ലാ! (അറിയുക:) ഥമൂദ് ഗോത്രം (കാരു ണ്യത്തിൽ നിന്ന്) ദൂരപ്പെട്ടതുപോലെ, മദ്യനും (മദ്യൻകാർക്കും) വിദൂരത! (94) വന്നപ്പോൾ നമ്മുടെ കൽപന നാം രക്ഷപ്പെടുത്തി യാതൊരുവരെയും അദ്ദേഹത്തിന്റെ കൂടെ വിശ്വ സിച്ച കാരുണ്യം കൊണ്ട് നമ്മിൽ നിന്നുള്ള, നമ്മുടെ വക പിടികൂടു കയും ചെയ്തു യാതൊരുവരെ അക്രമം ചെയ്ത ഘോര ശബ്ദം, അട്ടഹാസം അങ്ങനെ (എന്നിട്ട്) അവരായി (രാവിലെ) അവരുടെ വസതി (പാർപ്പിടം)കളിൽ കമിഴ്ന്നു വീണവർ. (95) അവർ ധന്യമാകാത്ത (ഉണ്ടാവാത്തനിവസിക്കാത്ത) പോലെ അവയിൽ, അവിടത്തിൽ അല്ലാ, അറിയുക വിദൂരത മദ്യന്ന് ദൂരപ്പെട്ടതുപോലെ ഥമൂദ്. മദ്യൻ നിവാസികൾക്ക് ബാധിച്ച ആ ഘോരശബ്ദം ( ) എങ്ങിനെയുള്ളതാ യിരുന്നുവെന്ന് വിവരിക്കപ്പെട്ടിട്ടില്ല. നബി (അ)യോട് ആ ജനത "നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ ആകാശത്തുനിന്ന് ഞങ്ങൾക്കുമീതെ തുണ്ട ങ്ങൾ വീഴ്ത്തുക' എന്ന് ആവശ്യപ്പെട്ടുവെന്നും, അങ്ങനെ അവർ അദ്ദേഹത്തെ വ്യാജ മാക്കിയപ്പോൾ അവർക്ക് മേഘത്തണലിന്റെ ദിവസത്തെ ശിക്ഷ ( മ്മൾഷ ) ബാധി ച്ചുവെന്നും സൂഃ : 187- 189 വചനങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. മുകൾ ഭാഗ നിന്നും മേഘത്തിലൂടെയോ മറ്റോ സംഭവിച്ച ഒരു ഘോരശബ്ദമായിരിക്കാം അതെന്ന് ഇതിൽ നിന്ന് അനുമാനിക്കാം. വസ്തുത അല്ലാഹുവിനറിയാം. വിഭാഗം - 9
11:96–98وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ
يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ
(96) നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ (അധികൃത) രേഖയു മായി മൂസായെയും നാം അയക്കുക യുണ്ടായി;- (97) , അവന്റെ പ്രധാനികളുടെയും അടുക്കലേക്ക്. എന്നിട്ട്, അവർ കൽപ നയെ പിൻപറ്റി. കൽപന തന്റേടമുള്ളത് (അഥവാ നേർവഴിക്കു ള്ളത്) അല്ലതാനും. (98) ക്വിയാമത്തുനാളിൽ അവൻ തന്റെ ജനതക്ക് മുമ്പിലായിവരും; എന്നിട്ട് അവൻ അവരെ (ദാഹം തീർക്കുവാൻ) നരകത്തിങ്കൽ വരു ത്തുന്നതാണ്. (ദാഹശമനത്തിന്) വരുന്ന (ആ) താവളം എത്രയോ ചീത്തയും! (96) നാം അയച്ചിട്ടുണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങ ളുമായി (അധികൃത) രേഖയുമായും സ്പഷ്ടമായ. (97) ഫിർ ഔന്റെ അടുക്കലേക്ക് അവന്റെ പ്രധാനികളുടെയും, സംഘത്തിന്റെയും എന്നിട്ടവർ പിൻപറ്റി കൽപനയെ കൽപനയല്ലതാനും തന്റേടമുള്ളത്, നേർവഴിക്കുള്ളത്. (98) അവൻ മുമ്പി ലായി വരും, മുന്നിട്ടു വരും അവന്റെ ജനങ്ങൾക്ക് ക്വിയാമത്തുനാളിൽ എന്നിട്ടവരെ അവൻ വരുത്തും (കൊണ്ടുവരും) നരകത്തിൽ വളരെ ചീത്തയും, എത്രയോ മോശവും (ആ ദാഹശമനത്തിനുള്ള) വരവ്, വരുന്ന താവളം വരപ്പെടുന്നതായ. ഇഹലോകത്ത് വെച്ച് അവന്റെ ആൾക്കാർക്ക് ദുർമാർഗത്തിന് നേതൃത്വം വഹിച്ചിരുന്നുവല്ലോ. അത് പോലെ, പരലോകത്തുവെച്ചുണ്ടാകുന്ന ശിക്ഷകളിലും അവൻ അവർക്ക് നേതൃത്വം വഹിക്കും. അഥവാ ശിക്ഷയിൽ അവൻ അവരുടെ മുമ്പിലുണ്ടായി രിക്കും. അങ്ങനെ അവൻ മുമ്പിലായിക്കൊണ്ട് അവരെ നരകത്തിൽ കൊണ്ടുചെന്നു ചാടിക്കും എന്ന് സാരം. (വുറൂദ്) എന്ന മൂലപദത്തിന്റെ സാക്ഷാൽ അർത്ഥം വെള്ളം കുടിക്കുവാൻ വേണ്ടിയുള്ള വരവ് എന്നാകുന്നു. സന്ദർഭമനുസരിച്ച് വെള്ളത്തിനും, ദാഹശമനത്തിനും അല്ലാതെയുള്ള വരവിലും അതുപയോഗിക്കപ്പെടും. മുമ്പിലും അവന്റെ ജന ങ്ങൾ പിമ്പിലുമായിക്കൊണ്ടുള്ള ഇടയൻ തന്റെ മൃഗങ്ങളെ വെള്ളത്താവളത്തിങ്കലേക്ക് വെള്ളം കുടിപ്പിക്കുവാൻ കൊണ്ടുപോകുന്നതി നോട് ഉപമിച്ചുകൊണ്ടാണ് (എന്നിട്ടവൻ അവരെ ദാഹം തീർക്കുവാൻ നര കത്തിങ്കൽ കൊണ്ടുവരും) എന്ന് പറഞ്ഞത്. പക്ഷേ, ഇടയൻ മൃഗങ്ങളെ കൊണ്ടുപോയി ദാഹശമനം വരുത്തുകയാണ് ചെയ്യുന്നതെങ്കിൽ, അവന്റെ ആൾക്കാർക്ക് വെള്ളത്തിന് പകരം നരകാന്മിയിൽ ചാടിക്കുകയാണ് ചെയ്യുന്നതെന്ന് താൽപര്യം.
11:99وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ
(99) ഇതിൽ ധ ഈ ലോകത്തിൽ പ വെച്ച് ശാപം അവർക്ക് (പിന്നാലെ) തുടർത്തപ്പെട്ടിരിക്കുന്നു; ക്വിയാമത്തു നാളിലും (തന്നെ.) (ആ) നൽകപ്പെട്ട സമ്മാനം എത്രയോ ചീത്ത! (99) അവർ തുടർത്തപ്പെട്ടിരിക്കുന്നു, അവർക്ക് പിന്നാലെ ആക്കപ്പെട്ടിരി ക്കുന്നു ഇതിൽ ശാപം ദിവസത്തിലും ക്വിയാമത്തിന്റെ വളരെ മോശം, എത്രയോ ചീത്ത (ആ) കൊടുതി, സമ്മാനം, സഹായം കൊടുക്ക പ്പെട്ട, സമ്മാനിക്കപ്പെട്ട. അവർ ഈ ലോകം വിട്ടുപിരിഞ്ഞത് ശാപത്തോടെയാണ്. അതവരെ വിട്ടുപിരിയാതെ അനുഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ, ക്വിയാമത്തുനാളിലും അവർക്ക് ശാപം തന്നെ. ഇത്രയേറെ ദുഷിച്ച ഒരു സമ്മാനം ലഭിക്കുവാനുള്ള ദുർഭാഗ്യം വേറെ ആർക്കുമില്ലെന്ന് സാരം. രാവിലെയും വൈകുന്നേരവും അവന്റെ ആൾക്കാർക്കും നരകം പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നും, അന്ത്യ സമയത്തിൽ അവരെ നരകത്തിൽ കടത്തുവാൻ കൽപനയുണ്ടാകുമെന്നും 40: 46 ൽ പ്രസ്താവിച്ചിരി ക്കുന്നു. മുകളിൽ പ്രസ്താവിക്കപ്പെട്ട നബിമാരുടെയും സമുദായങ്ങളുടെയും ചരിത്ര സംഭ വങ്ങളെ ചൂണ്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-
11:100ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ
(100) അത് രാജ്യങ്ങളുടെ വൃത്താന്തങ്ങളിൽപെട്ട (ചില)താ കുന്നു; നാം നിനക്കത് കഥനം ചെയ്തു (വിവരിച്ചു) തരുകയാണ്. (നശിപ്പിക്കപ്പെടാതെ) നില കൊള്ളുന്ന (ചില)തും, കൊയ്തെ ടുക്കപ്പെട്ട (ചില)തും അവയിലുണ്ട്. (100) അത് വൃത്താന്ത (വർത്തമാന)ങ്ങളിൽ പെട്ടതാണ് രാജ്യ ങ്ങളുടെ നാം അത് കഥനം ചെയ്തു, വിവരിച്ചു നിനക്ക്, നിന്റെ മേൽ അവയിലുണ്ട്, അവയിൽ ചിലത് നിലകൊള്ളുന്നത്, നിലനിൽക്കുന്നതാണ് കൊയ്തെടുക്കപ്പെട്ടതും സാരം: മേൽവിവരിച്ച പൊതു ശിക്ഷകൾക്ക് വിധേയമായ രാജ്യങ്ങളിൽ ചിലത് പാടെ നശിച്ചു പോകാതെ നിലനിന്നുവരുന്നു. മറ്റു ചിലത് കൊയ്തെടുക്കപ്പെട്ട വിളകൾ കണക്കെ നിശ്ശേഷം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
11:101–102وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ
وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ
(101) നാം അവരോട് അക്രമം ചെയ്തിട്ടുമില്ല; എങ്കിലും അവർ തങ്ങ ളോട് തന്നെ അക്രമം ചെയ്തിരിക്ക യാണ്. എന്നാൽ, അല്ലാഹുവിന് പുറമെ അവർ വിളിച്ചു (പ്രാർത്ഥിച്ചു) കൊണ്ടിരുന്നതായ അവരുടെ ആരാ ധ്യൻമാർ അവർക്ക് ഒട്ടും തന്നെ ഉപ കരിച്ചില്ല; നിന്റെ റ∫ിന്റെ കൽപന വന്നപ്പോൾ. അവർക്ക് നാശം വരുത്ത ലല്ലാതെ (മറ്റൊന്നും) അവർ വർദ്ധി പ്പിച്ചതുമില്ല. (102) അപ്രകാരമാണ്, രാജ്യ ങ്ങൾ (രാജ്യക്കാർ) അക്രമകാരികളാ യിരിക്കെ, നിന്റെ റ∫് അവയെ പിടി(ച്ചു ശിക്ഷി)ക്കുമ്പോൾ അവന്റെ പിടുത്തം. നിശ്ചയമായും, അവന്റെ പിടുത്തം വേദനയേറിയതും, കഠിന മായതുമാകുന്നു. (101) നാം അവരോട് അക്രമം ചെയ്തിട്ടുമില്ല എങ്കിലും, പക്ഷേ അവർ അക്രമം ചെയ്തു (ചെയ്തതാണ്) തങ്ങളോട് തന്നെ, അവരുടെ സ്വന്തങ്ങളോട്, ആത്മാക്കളെ എന്നാൽ (എന്നിട്ട്) ധന്യമാക്കിയില്ല, ഉപകരിച്ചില്ല അവർക്ക് അവരുടെ ആരാധ്യൻമാർ, ദൈവങ്ങൾ യാതൊരു അവർ വിളിക്കുന്ന, പ്രാർത്ഥിച്ചിരുന്ന കൂടാതെ, പുറമെ അല്ലാഹു വിനെ ഒരു വസ്തുവും (ഒട്ടും) വന്നപ്പോൾ കൽപന നിന്റെ റ∫ിന്റെ അവർ അവർക്ക് വർദ്ധിപ്പിച്ചതുമില്ല അല്ലാതെ, ഒഴികെ നാശം വരുത്തൽ, നാശമുണ്ടാക്കൽ. (102) അപ്രകാരമാണ് പിടുത്തം, പിടിക്കൽ നിന്റെ റ∫ിന്റെ അവൻ പിടിക്കുമ്പോൾ, പിടിച്ചാൽ രാജ്യ ങ്ങളെ അവ ( ആയിരിക്കെ) അക്രമകാരി (കൾ) നിശ്ചയമായും അവന്റെ പിടുത്തം വേദനയേറിയതാണ് കഠിനമായതാണ്. അബൂമൂസൽ (റ) ഉദ്ധരിച്ച ഒരു നബി വചനം ഇപ്രകാരമാകുന്നു: 'നിശ്ച യമായും, അല്ലാഹു അക്രമിക്ക് അയവു കൊടുത്തുകൊണ്ടിരിക്കും. അങ്ങനെ, അവൻ അവനെ പിടിക്കുമ്പോൾ, അവൻ അതിൽ നിന്ന് പതറിപ്പോകുകയില്ല.' പിന്നീട് തിരു മേനി ന്നറന്മരവ എന്നുള്ള ഈ വചനം ഓതുകയും ചെയ്തു. (ബു; മു)
11:103–105إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ
يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ
(103) നിശ്ചയമായും അതിൽ, പരലോക ശിക്ഷയെ ഭയപ്പെടുന്ന വർക്ക് (തക്കതായ) ഒരു ദൃഷ്ടാന്തമു ണ്ട്. അതൊരു ദിവസമത്രെ, അന്നേക്ക് മനുഷ്യർ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അത് (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ. (104) എണ്ണിക്കണക്കാക്കപ്പെട്ട ഒരു അവധിക്കല്ലാതെ നാം അതിനെ പിന്തിച്ചു (നീട്ടി) വെക്കുന്നുമില്ല. (105) അത് വന്നെത്തുന്ന ദിവസം, ഒരു വ്യക്തിയും അവന്റെ ധ അല്ലാഹു വിന്റെ പ അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോൾ, അവ രിൽ ദുർഭാഗ്യവാൻമാരും സൽഭാഗ്യ വാൻമാരുമുണ്ടായിരിക്കും. (103) നിശ്ചയമായും അതിലുണ്ട് ഒരു ദൃഷ്ടാന്തം ഭയപ്പെട്ട വർക്ക് ശിക്ഷയെ പരലോകത്തെ അത് ഒരു ദിവസമാണ് ഒരുമിച്ചു കൂട്ടപ്പെടുന്ന അതിലേക്ക് (അന്നേക്ക്) മനുഷ്യർ അത് ഒരു ദിവസവുമാണ് ഹാജരുണ്ടാകുന്ന (ദൃക്സാക്ഷ്യമുണ്ടാകുന്ന) (104) നാം അതിനെ പിന്തിക്കുന്നില്ല, താമസിപ്പിക്കുന്നില്ല ഒരവധിക്കല്ലാതെ, അവധി വരെയൊഴികെ എണ്ണപ്പെട്ട (കണക്കാക്കപ്പെട്ട) (105) അത് വരുന്ന ദിവസം സംസാരിക്കയില്ല ഒരു ആത്മാവും, വ്യക്തിയും, ദേഹവും അവന്റെ അനുമതി കൂടാതെ അപ്പോൾ അവരിലുണ്ടായിരിക്കും നിർഭാഗ്യ വാൻ, പരാജിതൻ, വഴികെട്ടവൻ ഭാഗ്യവാനും, വിജയിയും, സൽഭാഗ്യവാനും. സൽഭാഗ്യവാൻമാരായി വിജയിക്കുന്നവരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്ത ട്ടെ, ആമീൻ. പ്രവാചകൻമാർ, മലക്കുകൾ, ജിന്നുകൾ, മനുഷ്യർ തുടങ്ങിയ എല്ലാ സൃഷ്ടി കളും സമ്മേളിക്കുന്ന ദിവസം എന്നത്രെ (ഹാജറുണ്ടാകുന്നദിവസം ) കൊണ്ടു ദ്ദേശ്യം. ആ ദിവസത്തിന്റെ ഗാംഭീര്യതയും, ഗൗരവവും നിമിത്തം അല്ലാഹുവിങ്കൽ നിന്നുള്ള പ്രത്യേക അനുമതി കൂടാതെ ആർക്കും ഒരക്ഷരം ഉരിയാടുവാൻ സാധിക്കുക യില്ലാത്ത ഒരു അതിഭയങ്കര ദിവസമായിരിക്കും അത്.
11:106–108فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ
خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ
۞وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ
(106) എന്നാൽ, ദൗർഭാഗ്യമടഞ്ഞ വരാകട്ടെ, (അവർ) നരകത്തിലായി രിക്കും; അവർക്ക് അതിൽ നെടു വീർപ്പും, തേങ്ങിക്കരച്ചിലും ഉണ്ടായി രിക്കും:- (107) ആകാശങ്ങളും ഭൂമിയും നി ല നി ൽ ക്ക യും അതിൽ (അവർ) സ്ഥിരവാസികളായി ക്കൊണ്ട്; നിന്റെ റ∫് ഉദ്ദേശിച്ചതൊ ഴികെ. നിശ്ചയമായും, നിന്റെ റ∫് താൻ ഉദ്ദേശിക്കുന്നത് (ശരിക്കും) ചെയ്യുന്നവനാകുന്നു. (108) സൽഭാഗ്യം സിദ്ധിച്ചവരാ കട്ടെ, (അവർ) സ്വർഗത്തിലുമായി രിക്കും; ആകാശങ്ങളും, ഭൂമിയും നിലവിലിരിക്കുമ്പോഴൊക്കെയും അതിൽ (അവർ) സ്ഥിരവാസികളായി ക്കൊണ്ട്; നിന്റെ റ∫് ഉദ്ദേശിച്ചതൊ ഴികെ; മുറിഞ്ഞുപോകാത്ത ഒരു ദാന മായിക്കൊണ്ട് (106) എന്നാൽ യാതൊരുവർ ദൗർഭാഗ്യമടഞ്ഞവർ, പരാജയപ്പെട്ട വർ നരകത്തിലായിരിക്കും അവർക്കുണ്ടായിരിക്കും അതിൽ ദീർഘ ശ്വാസം, നെടുവീർപ്പ് തേങ്ങിക്കരച്ചിലും, അട്ടഹാസവും (107) നിത്യ വാസികളായിക്കൊണ്ട് അതിൽ ക്കു)മ്പോൾ (ഒക്കെയും) ആകാശങ്ങൾ ഭൂമിയും ഉദ്ദേശിച്ച തൊഴികെ നിന്റെ നാഥൻ നിശ്ചയമായും നിന്റെ റ∫് (ശരിക്ക്നന്നാ യി) പ്രവർത്തിക്കുന്നവനാണ് അവൻ ഉദ്ദേശിക്കുന്നത് (108) എന്നാൽ ഭാഗ്യം സിദ്ധിച്ചവർ സ്വർഗത്തിലായിരിക്കും സ്ഥിരവാസി കളായിക്കൊണ്ട് അതിൽ നിലനിൽക്കു (നീണ്ടു നിൽക്കു) മ്പോൾ (എല്ലാം) ആകാശങ്ങൾ ഭൂമിയും ഉദ്ദേശിച്ചതൊഴികെ നിന്റെ നാഥൻ ഒരു കൊടുതി, ദാനമായിട്ട് മുറിക്കപ്പെടാത്ത (മുറിഞ്ഞുപോ കാത്ത) നിർഭാഗ്യരായ ദുർജ്ജനങ്ങൾ നരകത്തിലും, സൽഭാഗ്യരായ സജ്ജനങ്ങൾ സ്വർഗ ത്തിലും സ്ഥിരവാസികളായിരിക്കുമെന്ന് പറഞ്ഞശേഷം, രണ്ടു സ്ഥലത്തും ആകാശ ങ്ങളും ഭൂമിയും നിലകൊള്ളുന്ന കാലത്തോളം ( ) എന്നുകൂടി പറഞ്ഞു അതിനെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഒരു കാലത്തും മുറിഞ്ഞുപോകാതെ നിലനിൽക്കുമെന്ന അർത്ഥത്തിൽ "രാപ്പകൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന കാലം' എന്നും, "നക്ഷത്രം വെളിപ്പെടുന്ന കാലം' എന്നുമൊക്കെ ( ) അറബിഭാഷയിൽ ഉപയോഗിക്കാറുണ്ട്. അതുപോ ലെയുള്ള ഒരു പ്രയോഗമാണിതും. നബിവചനങ്ങളുടെയും അടിസ്ഥാനത്തിൽ സ്വർഗീയാനുഗ്രഹങ്ങളും നരകീയ ശിക്ഷാനുഭവങ്ങളും ശാശ്വതമാണെന്നുള്ളതിൽ മുസ്ലിംകൾക്ക് പൊതുവെ യോജിച്ച അഭിപ്രായമാണുള്ളത്. സ്വർഗത്തെക്കുറിച്ച് പറയുമ്പോൾ സ്വർഗവാസികൾ അതിൽ ശാശ്വതരാണെന്ന് ( ) പറഞ്ഞതിനുശേഷം അതിന് അവസാനമില്ലെന്നു കാണിക്കുമാറ് (എക്കാലവും) എന്നുകൂടി അതിനെ ശക്തിപ്പെടുത്തുന്നതായി 5: 122; 9 : 22; 64: 9 മുതലായ സ്ഥലങ്ങളിൽ കാണാവുന്നതാണ്. ഇതേ വാക്ക് ( ) തന്നെ, നരകത്തെക്കുറിച്ച് പറയുമ്പോൾ 4: 169ലും 72 : 23 ലും കാണാം. ആ നിലക്ക് 107-ാം വചനത്തിലും 108-ാം വചനത്തിലും (നിന്റെ റ∫് ഉദ്ദേശി ച്ചതൊഴികെ) എന്ന് പറഞ്ഞതിന്റെ താൽപര്യം വിവരിക്കുന്നതിൽ വ്യാഖ്യാ താക്കളായ പണ്ഡിതൻമാർ പല നിലപാടുകളും സ്വീകരിച്ചിട്ടുള്ളതായി കാണുന്നു. ആ വാക്കിലെ പദങ്ങളെ വ്യാഖ്യാനിക്കുന്നതിലോ, അർത്ഥോദ്ദേശ്യ വിവരണങ്ങളിലോ കേന്ദ്രീകൃതമാണവയെന്ന് പറയാം. പ്രസ്തുത അഭിപ്രായ വ്യത്യാസങ്ങളും, അതതിന്റെ തെളിവുകളും വിമർശനങ്ങളും ചുരുക്കി ഉദ്ധരിച്ചാലും അത് കുറേ ദീർഘിച്ചുപോകും. അതിൽ കാര്യമായ പ്രയോജനം കാണുന്നുമില്ല. നരകത്തെ സംബന്ധിച്ച് മാത്രം പരിപൂർണമായ അർത്ഥത്തിലുള്ള ശാശ്വതത്വം ( ഗ്നഷഛൾപ്പച ) ഇല്ലെന്ന് ചുരുക്കം ചില പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട്. പ്രധാനമായും ചില യുക്തി ന്യായങ്ങളാണ് അവർക്കുള്ള തെളിവ്. ചില വാക്കുകൾ അതിന്നനുസരിച്ച് അവർ വ്യാഖ്യാനിക്കുകയും ചെയ്യും. ഈ വാദക്കാർ തന്നെയും അതിന്റെ താൽപര്യവും ഉദ്ദേശവും വിവരിക്കുന്നതിൽ പല അഭിപ്രായക്കാരാകുന്നു. ഇത്തരം വിഷയങ്ങളിൽ അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളിൽ നിന്ന് നേർക്കുനേരെ വ്യക്തമാകുന്നതെന്തോ അത് മാത്രമാണ് നമുക്ക് അവലംബം. അതേ സമയത്ത് നരകശിക്ഷാനുഭവങ്ങൾക്ക് പരിപൂർണ ശാശ്വതത്വം ഉണ്ടാകുന്നതിന് യുക്തി പരമായ കാരണങ്ങൾ തന്നെ ചില പണ്ഡിതൻമാർ വിവരിക്കുകയും ചെയ്യുന്നുണ്ട്, നരകാവകാശികളായ ദുർഭാഗ്യവാൻമാർക്ക് നരകശിക്ഷ നൽകുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് തന്നെയാണെന്നും, അതിൽ നീതിക്കും ന്യായത്തിനും വിരുദ്ധമായി ഒന്നുമില്ലെന്നും, അതിനെപ്പറ്റി ചോദ്യം ചെയ്യാൻ ആർക്കും അധികാരമോ അവകാശമോ ഇല്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് 107-ാം വചനത്തിന്റെ അവസാനത്തിൽ (നിശ്ചയമായും, നിന്റെ റ∫് അവൻ ഉദ്ദേശിക്കുന്നത് ശരിക്കും ചെയ്യു ന്നവനാണ്) എന്ന് പറഞ്ഞിരിക്കുന്നു. അതുപോലെത്തന്നെ, സ്വർഗാവകാശികളായ സൽഭാഗ്യവാൻമാർക്ക് നൽകപ്പെടുന്ന സ്വർഗീയജീവിതം ഒരു കാരണവശാലും നഷ്ട പ്പെടുകയില്ലെന്നും അതിന് യാതൊരു വിധ ഹാനിയും നേരിടുകയില്ലെന്നും ചൂണ്ടിക്കാ ട്ടിക്കൊണ്ട് 108-ാം വചനത്തിന്റെ അവസാനത്തിൽ ജവന്മശ്ച ഹ്മദ അസ്ലക്ഷഥ (മുറിഞ്ഞുപോകാത്ത ദാനം) എന്നും പറഞ്ഞിരിക്കുന്നു. ഈ രണ്ടു വാക്യങ്ങളും പ്രത്യേകം ശ്രദ്ധേയമത്രെ.
11:109فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَـٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ
(109) അപ്പോൾ, ഇക്കൂട്ടർ ആരാ ധിച്ചു വരുന്നതിനെപ്പറ്റി നീ യാതൊരു സംശയത്തിലും ആയിരിക്കരുത്. ഇവ രുടെ പിതാക്കൾ മുമ്പ് ആരാധിച്ചിരു ന്നതുപോലെയല്ലാതെ ഇവർ ആരാധി ക്കുന്നില്ല. ധ അവരെ ഇവരും അനുക രിക്കുന്നുവെന്നുമാത്രം പ നിശ്ചയമായും നാം, അവരുടെ ഓഹരി (ഒട്ടും) കുറവുവരുത്തപ്പെ ടാത്ത വിധം അവർക്ക് നിറവേറ്റിക്കൊ ടുക്കുന്നവരുമാകുന്നു. (109) അപ്പോൾ നീ ആയിരിക്കരുത് ഒരു സംശയത്തിലും, തർക്ക ത്തിൽ ആരാധിച്ചുവരുന്നതിനെപ്പറ്റി ഇക്കൂട്ടർ അവർ (ഇവർ) ആരാധിക്കുന്നില്ല യാതൊന്നുപോലെയല്ലാതെ ആരാധിക്കുന്നു അവ രുടെ പിതാക്കൾ മുമ്പ് നിശ്ചയമായും നാം അവർക്ക് പൂർത്തി യാക്കി (നിറവേറ്റി) കൊടുക്കുന്നവർ തന്നെ അവരുടെ ഓഹരി, പങ്ക് ചുരുക്ക (കുറവ് വരുത്ത) പ്പെടാതെ. നബി തിരുമേനി ˜ അവരുടെ കാര്യത്തിൽ വല്ല സംശയവും ഉണ്ടായതുകൊ ണ്ടല്ല നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ട് "നീ സംശയത്തിലായിരിക്കരുത്' എന്ന് പറ യുന്നത്. മറ്റുള്ളവർ മനിരുത്തുവാൻ വേണ്ടിയാണത്. അല്ലാഹുവിനെയല്ലാത്ത വസ്തു ക്കളെ അവർ ആരാധിക്കുന്നതിന് യാതൊരു തെളിവും, ന്യായവും അവർക്കില്ലെന്നും, പൂർവ്വികൻമാരെ അന്ധമായി അനുകരിക്കുക മാത്രമാണവർ ചെയ്യുന്നതെന്നും, അതിന്റെ ഫലം അല്ലാഹു അവർക്ക് ശരിക്കും കാട്ടിക്കൊടുക്കുമെന്നുമാണ് പിന്നീട് പറഞ്ഞതിന്റെ സാരം. വിഭാഗം - 10
11:110–111وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ
وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ
(110) മൂസാക്ക് നാം (വേദ) ഗ്രമ്ലം നൽകുകയുണ്ടായി; എന്നിട്ട് അതിൽ ഭിന്നാഭിപ്രായമുണ്ടായി. നിന്റെ റ∫ിൽനിന്ന് ഒരു വാക്ക് മുൻകഴിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ തീരുമാനമെടുക്ക പ്പെടുമായിരുന്നു. അവരാകട്ടെ, ഇതി നെക്കുറിച്ച് ആശങ്കാ ജനകമായ സംശയത്തിൽ തന്നെയാണ്. (111) നിശ്ചയമായും എല്ലാവരും തന്നെ, അവർക്ക്, അവ(രവ)രുടെ കർമങ്ങൾ (കർമഫലങ്ങൾ) നിന്റെ റ∫് നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും. നിശ്ചയമായും അവൻ, അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (110) നാം കൊടുത്തിട്ടുണ്ട് മൂസാക്ക് (വേദ) ഗ്രമ്ലം എന്നിട്ട് ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി അതിൽ ഇല്ലായിരു ന്നെങ്കിൽ ഒരു വാക്ക്, വാക്യം മുൻകഴിഞ്ഞു നിന്റെ റ∫ിങ്കൽ നിന്ന് തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു അവർക്കിടയിൽ നിശ്ചയമായും അവർ സംശയത്തിൽ തന്നെ അതിനെപ്പറ്റി ആശയ ക്കുഴപ്പത്തിലാക്കുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന (111) നിശ്ച യമായും എല്ലാവരും അവർക്ക് നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും, നിറ വേറ്റാതിരിക്കുകയില്ല നിന്റെ റ∫് അവരുടെ പ്രവർത്തനങ്ങളെ നിശ്ചയ മായും അവൻ അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയു ന്നവനാണ്, സൂക്ഷ്മജ്ഞാനിയാണ്. സാരം: സംബന്ധിച്ചുള്ള ഈ ഭിന്നിപ്പും നിഷേധവും നടാടെ ഉണ്ടായത ല്ല. മുമ്പ് മൂസാ നബി (അ)ക്ക് വേദഗ്രമ്ലം നൽകിയപ്പോൾ അതിനെ സംബന്ധിച്ചും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. അതിന്നെതിരെ അവസാന നടപടി എടുക്കുവാൻ അല്ലാഹു വിന്ന് പ്രയാസമൊന്നുമില്ല. പക്ഷേ, അത് പരലോകത്ത് വെച്ചായിരിക്കുമെന്ന് അവൻ മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കയാണ്. അല്ലായിരുന്നുവെങ്കിൽ അതിപ്പോൾ തന്നെ നട ക്കുമായിരുന്നു. എനിയും ഇവർ സംശയത്തിലും ആശയക്കുഴപ്പത്തിലു മായിത്തന്നെയിരിക്കുകയാണെങ്കിൽ അതിന്റെ ഫലം തികച്ചും അല്ലാഹു അവരെ അനു ഭവപ്പെടുത്തുക തന്നെ ചെയ്യും. അവരുടെ എല്ലാ ചെയ്തികളും അവൻ കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. മേൽ വിവരിച്ച ചരിത്ര സംഭവങ്ങളെല്ലാം ഓർമപ്പെടുത്തിക്കൊണ്ട് നബി ˜ ക്കും സത്യ വിശ്വാസികൾക്കും അല്ലാഹു ചില ഉപദേശങ് ങളും നിർദ്ദേശങ്ങളും നൽകുന്നു:-
11:112–113فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ
وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ
(112) ആകയാൽ, നിന്നോട് കൽപിക്കപ്പെട്ടതുപോലെ നീയും, നിന്റെ കൂടെ പശ്ചാത്തപിച്ചു മടങ്ങി യിട്ടുള്ളവരും (നേരെ) ചൊവ്വായി നിലകൊള്ളുക. നിങ്ങൾ അതിരുവി ടുകയും ചെയ്യരുത്. നിശ്ചയമായും, അവൻ (അല്ലാഹു) നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയു ന്നവനാണ്. (113) അക്രമം പ്രവർത്തിച്ചവരി ലേക്ക് നിങ്ങൾ ചാഞ്ഞുപോകുകയും ചെയ്യരുത്; എന്നാൽ നരകം നിങ്ങളെ സ്പർശിക്കുന്നതാണ്; അല്ലാഹു വിനെ കൂടാതെ യാതൊരു രക്ഷാധി കാരികളും നിങ്ങൾക്കില്ലതാനും. (എ ന്നിരിക്കെ) പിന്നെ, നിങ്ങൾ സഹാ യിക്കപ്പെടുകയില്ല. (112) എന്നാൽ, (ആകയാൽ) നീ ചൊവ്വിന് നിലകൊള്ളുക നീ കൽപിക്കപ്പെട്ടതുപോലെ മടങ്ങിയ (പശ്ചാത്തപിച്ച)വരും നിന്റെ കൂടെ നിങ്ങൾ അതിര് വിടുക (ധിക്കരിക്കുക)യും അരുത് നിശ്ചയമായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കാണുന്ന (കണ്ടറിയുന്ന)വനാ ണ്. (113) നിങ്ങൾ ചായരുത്, തുനിയരുത്, ചരിയരുത് അക്രമം ചെയ്തവരിലേക്ക് എന്നാൽ നിങ്ങളെ സ്പർശിക്കുന്നതാണ് നരകം, അന്മി നിങ്ങൾക്ക് ഇല്ലതാനും കൂടാതെ, പുറമെ അല്ലാ ഹുവിനെ, അല്ലാഹുവിന്ന് രക്ഷാകർത്താ(ബന്ധുകാര്യ കർത്താ)ക്കളിൽനിന്ന് (ആരും) പിന്നെ (അതിന് പുറമെ) നിങ്ങൾ സഹായിക്കപ്പെടുകയില്ല. "നിന്റെ കൂടെ പശ്ചാത്തപിച്ചു മടങ്ങിയവർ' എന്ന് പറഞ്ഞത് ശിർക്കിൽ നിന്നും ദുർമാർഗത്തിൽ നിന്നും പശ്ചാത്തപിച്ച, തൗഹീദിലേക്കും സൻമാർഗത്തിലേക്കും മട ങ്ങിയ സത്യവിശ്വാസികളെ ഉദ്ദേശിച്ചാകുന്നു. അതിപ്രധാനമായ മൂന്ന് നിർദ്ദേശങ്ങൾ അല്ലാഹു ഇൗ വചനം മുഖേന നൽകിയിരിക്കുന്നു. (1) കൽപിക്കപ്പെട്ടതുപോലെ നേർക്കുനേരെ നിലകൊള്ളണം. വിശ്വാസപരമായും, ആചാരാനുഷ്ഠാനപരമായുമുള്ള എല്ലാ കാര്യങ്ങളിലും മൂലമോ, മറ്റുള്ള വഹ്യുകൾ മൂലമോ ലഭിക്കുന്ന നിയമനിർദ് ദേശങ്ങൾ ശരിക്കും പാലിക്കണമെന്ന് സാരം. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി ˜ യുടെ സുന്നത്തും മുറുകെ പിടിക്കണമെന്നും താൽപര്യമായിരിക്കും. (2) അതിര് വിടാതിരിക്കണം. അല്ലാഹുവും അവന്റെ റസൂലും ഓരോ കാര്യത്തിലും നിശ്ചയിച്ചു തന്നിട്ടുള്ള പരിധിക്കപ്പുറം കടന്നു സ്വന്തം താൽപര്യങ്ങൾക്കോ, പരപ്രേര ണകൾക്കോ വശംവദരായിപ്പോകരുതെന്ന് സാരം. മത തത്വങ്ങൾക്കും നിയമനിർദ്ദേശ ങ്ങൾക്കും നിരക്കാത്ത നിയമങ്ങളും, വ്യാഖ്യാനങ്ങളും, അനുകരണങ്ങളുമെല്ലാം അതി രുകവിയലിൽ ഉൾപ്പെടുന്നു. (3) അക്രമികളിലേക്ക് ചാഞ്ഞുപോകരുത്. അവിശ്വാസികൾ, അനിസ്ലാമികമായ താൽപര്യങ്ങൾ വെച്ചുപുലർത്തുന്നവർ, അനാചാര ദുരാചാരങ്ങളിൽ മുഴുകിയവർ എന്നി ങ്ങിനെയുള്ളവരുമായി അനുഭാവവും, അനുനയവും സ്വീകരിക്കരുതെന്ന് സാരം. ഇങ്ങനെ ചെയ്യുന്നപക്ഷം അതിന്റെ ഫലം രക്ഷയില്ലാത്ത നരകശിക്ഷയാണെന്നും, ആ അക്രമി കളാരും തന്നെ നിങ്ങളെ രക്ഷിക്കുവാനുണ്ടാകുകയില്ലെന്നും അല്ലാഹു പ്രത്യേകം താക്കീതും ചെയ്തിരിക്കുന്നു. ഇൗ മൂന്ന് മൗലിക നിർദ്ദേശങ്ങൾക്കുശേഷം, അനുഷ്ഠാനപരമായി സത്യവിശ്വാസി കൾ സദാ മനിരുത്തേണ്ടുന്ന ചില പ്രധാന വിഷയങ്ങൾ ഓർമിപ്പിക്കുന്നു:-
11:114وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ
(114) പകലിന്റെ രണ്ട് വക്കി ലും, രാത്രിയിൽ നിന്ന് (പകലി നോട്) അടുത്ത വേളകളിലും നീ നമസ്കാരം നിലനിർത്തുകയും ചെയ്യുക. നിശ്ചയമായും, നന്മകൾ തിന്മ കളെ പോക്കി (അകറ്റി) ക്കളയുന്നതാ ണ്. ഇത്, ഓർമിക്കുന്നവർക്ക് (ഓർമി ക്കുവാൻ) വേണ്ടിയുള്ള ഒരു ഉപദേ ശമാകുന്നു. (114)
11:115وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
(115) ക്ഷമിക്കുകയും ചെയ്തു കൊള്ളുക. (കാരണം) നിശ്ചയമാ യും, സൽഗുണം ചെയ്യുന്നവരുടെ പ്രതിഫലത്തെ അല്ലാഹു പാഴാക്കുക യില്ല. (115) ക്ഷമിക്കുകയും ചെയ്യുക എന്നാൽ (കാരണം) നിശ്ചയമായും അല്ലാഹു അവൻ പാഴാക്കുക (വെറുതെയാക്കുക)യില്ല പ്രതിഫലത്തെ നന്മ (പുണ്യംസൽഗുണംസുകൃതം) ചെയ്യുന്നവരുടെ. മാനസികവും, വാചികവും, ശാരീരികവുമായ വിനയാർപ്പണങ്ങൾ അടങ്ങിയതും, അനു ഷ്ഠാന കർമങ്ങളിൽ അതിപ്രധാനമായതുമായ ഒരു ആരാധനാ കർമമത്രെ നമസ്കാ രം. ചില പ്രത്യേക കാരണങ്ങളെ മുൻനിറുത്തി ചുരുക്കം ചില സന്ദർഭങ്ങളിലും, സ്ഥല ങ്ങളിലും അത് നിർവഹിക്കപ്പെട്ടുകൂടാ എന്ന് ഹദീഥുകളിൽ വിലക്കപ്പെട്ടിരിക്കുന്നതു കൊണ്ട് അവയല്ലാത്ത ഏതവസരങ്ങളിലും മനുഷ്യന് ചെയ്യാനുള്ള ഏറ്റവും മഹത്താ യൊരു പുണ്യകർമമത്രെ നമസ്കാരം. അഞ്ചുനേരത്തെ നമസ്കാരം മാത്രമേ നിർബ ന്ധമായി നിയമിക്കപ്പെട്ടിട്ടുള്ളുവെന്ന് മാത്രം. നമസ്കാര കർമത്തിന് കൂടുതൽ ഉപയു ക്തവും അനുയോജ്യവുമായ സമയം, രാവിലെയും വൈകുന്നേരവും, രാത്രിയിലെ ഏതാനും സമയവുമാണെന്ന് ഇവിടെയെന്നപോലെ, (17: 78; 20: 130; 50: 39, 40; 76: 25, 26 മുതലായവ) വേറെ പല സ്ഥലങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഓരോ സ്ഥലത്തും ഉപയോഗിച്ച വാക്കുകളിൽ കുറെയൊക്കെ വ്യത്യാസം കാണുമെങ്കിലും പ്രകൃ തിപരമായ മാറ്റങ്ങൾ, മനുഷ്യന്റെ ചുറ്റുപാടുകളിലും, ജീവിതക്രമങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെ പലതും പരിഗണിക്കപ്പെട്ടുകൊണ്ടാണ് ആ സമയങ്ങൾക്ക് അല്ലാഹു പ്രത്യേകത കൽപിച്ചിരിക്കുന്നതെന്ന് അൽപം ചിന്തിച്ചാൽ ആർക്കും മനിലാക്കാം. (ഇത് സംബന്ധിച്ച് താഴെ വരുന്ന സൂറത്തുകളിൽ ചിലതെല്ലാം വിവരിക്കുന്നുണ്ട്) നിലവിലുള്ള അഞ്ച് നിർബന്ധ നമസ്കാരങ്ങളുടെ നിയമപരമായ സമയനിർണയ മല്ല ഈ വചനങ്ങളുടെ ഉദ്ദേശ്യം. എങ്കിലും അതിനാസ്പദമായ ഒരടിസ്ഥാനം ഈ വച നങ്ങളിൽ അടങ്ങിയിരിക്കുന്നുതാനും. പകലിന്റെ തുടക്കം ഇസ്ലാമിക ദൃഷ്ട്യാ പ്രഭാതം മുതൽക്കാണുള്ളത്. ഉച്ചവരെയുള്ള സമയം "രാവിലെ'യിലും, ഉച്ചമുതൽ സന്ധ്യവരെ യുള്ള സമയം "വൈകുന്നേര'ത്തിലും ഉൾപ്പെടുന്നു. അപ്പോൾ, സ്വുബ്ഹ്നമസ്കാരം പകലിന്റെ ആദ്യത്തിലും, അസ്വ്ർ നമസ്കാരം അതിന്റെ അന്ത്യത്തിലുമാണുള്ളത്. മഗ്രിബും, പകലിനോടടുത്ത് നിൽക്കുന്ന രാത്രിവേളയിലും. ദ്വുഹ്റിന്റെ സമയം ഉച്ചക്കുശേഷമായതുകൊണ്ട് അത് വൈകുന്നേരത്തിൽ ഉൾപ്പെടുത്താം. സൂറ ത്ത്റൂമിലെ ആയത്തിൽ, രാവിലെയും, വൈകുന്നേരവും, സായാ”ത്തിലും, മദ്ധ്യ” ത്തിലും എന്ന് കൂടി പറഞ്ഞിട്ടുള്ളതും സ്മരണീയമാകുന്നു. (റൂം: 17, 18) ക്ഷമയെക്കുറിച്ചുള്ള കൽപന ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള ക്ഷമയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. വിശാലാർത്ഥത്തിലുള്ള ഒരു പൊതുകൽപനയാണ ത്. അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങളും, വിധിവിലക്കുകളും പാലിക്കുന്നതിൽ അനുഭ വപ്പെടുന്ന എല്ലാ വിഷമങ്ങളിലും, ശത്രുക്കൾമൂലമോ, മറ്റുതരത്തിലുള്ള കാരണങ്ങളാലോ ഉണ്ടായിത്തീരുന്ന എല്ലാ കഷ്ടനഷ്ടങ്ങളിലും ക്ഷമ കൈക്കൊള്ളേണ്ടതുണ്ട്. സ്ല. (നിശ്ചയമായും നന്മകൾ തിന്മകളെ പോക്കിക്കളയുന്നു) എന്ന വാക്യം വ ളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാകുന്നു. നമസ്കാരം നിലനിറുത്തുവാൻ കൽപി ച്ചതിനെത്തുടർന്നാണ് ഇൗ തത്വം അല്ലാഹു ഓർമിപ്പിച്ചിരിക്കുന്നത്. അപ്പോൾ, പുണ്യ കർമങ്ങൾ പൊതുവിലും, നമസ്കാരം പ്രത്യേകിച്ചും തിന്മകളെ അകറ്റിക്കളയുമെന്ന് ഇതിൽ നിന്ന് മനിലാക്കാം. മനുഷ്യന്റെ പക്കൽ പാപവും പാകപ്പിഴവും വന്നുകൊ ണ്ടിരിക്കുമെന്ന് അല്ലാഹുവിനറിയാമല്ലോ. എന്നാൽ തെറ്റുകുറ്റങ്ങൾ ചെയ്തുപോയത് കൊണ്ട് നിരാശപ്പെടേണ്ടതില്ല; കഴിയുന്നത്രെ നന്മകൾ ചെയ്തുകൊണ്ടിരുന്നാൽ ആ തിന്മകളുടെ കുറ്റം നീങ്ങിപ്പോകും: അല്ലാഹു അത് പൊറുത്തുതരും എന്നാണ് അല്ലാഹു ഉപദേശിക്കുന്നത്. നബി ˜ അരുളിച്ചെയ്തിട്ടുള്ള ചില ഹദീഥുകൾ ഇവിടെ ഓർമിക്കു ന്നത് അവസരോചിതമായിരിക്കും:- 1. "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക. തിന്മയെത്തു ടർന്ന് നന്മചെയ്യുകയും ചെയ്യുക. എന്നാൽ, അത് അതിനെ മായിച്ചുകളയും. ജനങ്ങ ളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക.' (അ.) 2. "അഞ്ചു നമസ്കാരങ്ങൾ, ഒരു അടുത്ത വരെ, ഒരു റമദാൻ അടുത്ത റമദാൻ വരെ, ഇവയെല്ലാം അതിനിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുന്നവ യാകുന്നു. മഹാപാപങ്ങൾ ഉപേക്ഷിക്കുന്നപക്ഷം.' (മു.) 3. "ഇബ്നു (റ) പറയുന്നു: ഒരാൾ ഒരു (അന്യ) സ്ത്രീയെ ചുംബിച്ചു. അയാൾ നബി ˜ യുടെ അടുക്കൽ വന്ന് ആ വിവരം അറിയിച്ചു. അപ്പോൾ, സ്ല. എന്നുള്ള (ഇൗ) വചനം അവതരിച്ചു. ആ പുരുഷൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഇത് എനിക്ക് (മാത്രമു)ള്ളതാണോ?' നബി ˜ പറഞ്ഞു: "എന്റെ സമുദായത്തിന് മുഴുവനുമു ള്ളതാണ്.' (ബു; മു; അ; തി; ന; ജ.) 4. അൽപം ദീർഘമായ ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു. "നിശ്ചയ മായും, തിന്മയായതിനെ തിന്മയായതുകൊണ്ട് അല്ലാഹു മായിച്ചു കളയുകയില്ല. എങ്കിലും തിന്മയെ നന്മകൊണ്ട് അവൻ മായിക്കും. ദുഷിച്ചത് ദുഷിച്ചതിനെ മായിക്കുകയില്ല.' (അ.) 5. റസൂൽ ˜ ചെയ്തുവന്നിരുന്നതുപോലെ വുദ്വൂ ചെയ്തു കാണിച്ചശേഷം ഉഥ്മാൻ (റ) ഇപ്രകാരം പറയുകയുണ്ടായി: റസൂൽ ˜ ഇപ്രകാരം വുദ്വൂ ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നു; ഞാൻ ഇൗ ചെയ്തപ്രകാരം വുദ്വൂ ചെയ്ത് ആരെങ്കിലും തന്റെ സ്വന്ത ത്തോട് ഒന്നും സംസാരിക്കാതെ (ഏകാഗ്രതയോടെ) രണ്ട് (സുന്നത്ത്) നമ സ്കരിക്കുന്ന പക്ഷം മുൻ ചെയ്ത പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.' (ബു; മു) നന്മകൾ മൂലം തിന്മകൾ പൊറുക്കപ്പെടുമെന്ന് പറഞ്ഞത് മഹാപാപങ്ങളല്ലാത്ത തിൻമ കളെ ഉദ്ദേശിച്ചാണെന്ന് മേൽ ഉദ്ധരിച്ച ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അത് കൊ ണ്ടാണ്, ചെറുപാപങ്ങൾ മാത്രമാണ് സൽക്കർമങ്ങൾ മൂലം പൊറുക്കപ്പെടുകയെന്നും, വലിയ പാപങ്ങളിൽ പ്രത്യേകം പശ്ചാത്താപം (തൗബഃ) തന്നെ വേണമെന്നും പല മഹാൻമാരും പറഞ്ഞു കാണുന്നതും.
11:116–117فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ
وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ
(116) എന്നാൽ, നിങ്ങൾക്ക് മുമ്പുള്ള (ആ) തലമുറകളിൽ നിന്നും എന്തുകൊണ്ടുണ്ടായില്ല? ഭൂമിയിൽ കുഴപ്പം (ഉണ്ടാക്കുന്നതിനെ) സംബ ന്ധിച്ച് (ജനങ്ങളെ) വിരോധിക്കുന്ന (നല്ല) പാരമ്പര്യമുള്ളവർ! (അതെ) അവരിൽനിന്ന് നാം രക്ഷപ്പെടുത്തിയ വരിൽപെട്ട അൽപം ആളുകളല്ലാതെ. അക്രമം പ്രവർത്തിച്ചവർ, യാതൊ ന്നിൽ തങ്ങൾക്ക് സുഖലോലുപത നൽകപ്പെട്ടുവോ അതിനെ പിൻപറ്റു കയും ചെയ്തു; അവർ കുറ്റവാളിക ളുമായിരുന്നു. (117) വല്ല അക്രമവും നിമിത്തം നിന്റെ റ∫് രാജ്യങ്ങളെ നശിപ്പിക്കു കയുണ്ടാവില്ല, അവയിലെ ആൾക്കാർ നല്ലത് പ്രവർത്തിക്കുന്നവ രായിരിക്കെ. (116) എന്നാൽ (അപ്പോൾ) എന്തുകൊണ്ടുണ്ടായില്ല, ഉണ്ടായിരുന്നുകൂടേ തലമുറകളിൽ നിന്നും നിങ്ങളുടെ മുമ്പുള്ള അവശി ഷ്ടമുള്ള (പാരമ്പര്യമുള്ള)വർ (നല്ലവർ) വിരോധിക്കുന്ന കുഴപ്പത്തെ പ്പറ്റി, നാശത്തെ സംബന്ധിച്ച് ഭൂമിയിൽ അൽപം ആളുകളൊഴികെ നാം രക്ഷപ്പെടുത്തിയവരിൽ പെട്ട അവരിൽ നിന്ന് പിൻപറ്റുകയും ചെയ്തു അക്രമം പ്രവർത്തിച്ചവർ യാതൊന്നിനെ അവർക്ക് സുഖ ലോലുപത (ആഡംബരത്വം) നൽകപ്പെട്ടു അതിൽ അവരായിരുന്നുതാനും കുറ്റവാളികൾ, മഹാപാപികൾ. (117) ആകുകയില്ല, ഉണ്ടാവില്ല നിന്റെ റ∫് നശിപ്പിക്കുവാൻ, നശിപ്പിക്കുക രാജ്യങ്ങളെ വല്ല അക്ര മവും നിമിത്തം, അക്രമമായിട്ട് അവയിലെ ആൾക്കാരാകട്ടെ, ആൾക്കാരായി രിക്കെ നന്മ പ്രവർത്തിക്കുന്ന (നല്ലതു ചെയ്യുന്ന) വരാണ്. മുമ്പ് വിവരിച്ച പ്രകാരം പല രാജ്യങ്ങളിലെയും ജനങ്ങളെ നശിപ്പിക്കുമാറുള്ള പൊതു ശിക്ഷകൾ ബാധിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുകയാണ്. സാരം ഇങ്ങനെ മനി ലാക്കാം: ശിക്ഷക്ക് വിധേയരായ ആ തലമുറകളൊക്കെ നാട്ടിൽ കുഴപ്പവും അക്രമവും ഉണ്ടാകുന്നത് തടയുമാറുള്ള നല്ല അതിനുള്ള വിവേകബുദ്ധിയും അതാണവരൊക്കെ നാശത്തിന് വിധേയരാകുവാൻ കാരണം. വളരെ കുറഞ്ഞ ആളുകൾ അങ്ങനെയുള്ളവർ ഉണ്ടായിരുന്നത് ശരിയാണ്. ഓരോ ജനതയും നശിപ്പിക്കപ്പെടുമ്പോൾ, പ്രവാചകൻമാരൊന്നിച്ച് രക്ഷപ്പെടുത്തപ്പെട്ടി ട് ടുള്ള ചുരുക്കം ചില സത്യവിശ്വാസികളായിരുന്നു അത്. അവർ എണ്ണത്തിലെന്നപോലെ ശക്തിയിലും സ്വാധീനത്തിലും ക്ഷയിച്ചവരായിരിക്കുമല്ലോ. നേരെമറിച്ച് അക്രമത്തി ന്റെയും കുഴപ്പത്തിന്റെയും ആൾക്കാരാകട്ടെ, ബഹുഭൂരിപക്ഷമുള്ളവരും, പ്രതാപവും ശക്തി യുമുള്ളവരുമായിരിക്കും . അവർ തങ്ങളുടെ സുഖാഡംബരങ്ങളിലും, ക്ഷേമൈശ്വര്യങ്ങ ളിലും ലയിച്ചുപോയിരിക്കയും ചെയ്യും. അങ്ങനെ, നാട്ടിൽ നന്മയും നെറിയും വരുത്തുന്ന തിന് പകരം തിന്മയും അക്രമവുമായിരിക്കും അവർ പരത്തുക. ഇങ്ങനെയാണവർ ശിക്ഷക്ക് പാത്രമായിത്തീരുന്നത്. ഇതാണ് ആദ്യത്തെ വചനത്തിലടങ്ങിയ ആശയം. രണ്ടാമത്തെ വചനത്തിന്റെ സാരം ഇപ്രകാരമാണ്: രാജ്യക്കാർ പൊതുവെ നന്മയും നെറിയും പാലിക്കുന്നവരായിരിക്കുമ്പോൾ അവരിൽ നിന്ന് വല്ല അക്രമവുംശിർക്കോ തന്നെയും അല്ലാഹു രാജ്യക്കാരെ ഒന്നാകെ നശിപ്പിക്കുകയില്ല. രാജ്യ ക്കാർ കുഴപ്പത്തിലും അക്രമങ്ങളിലും അതിരുകവിയുമ്പോഴല്ലാതെ അവരെ ശിക്ഷിക്കു ന്നത് അല്ലാഹുവിന്റെ നടപടിച്ചട്ടങ്ങളിൽപെട്ടതുമല്ല.
11:118–119وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ
إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
(118) നിന്റെ റ∫് ഉദ്ദേശിച്ചിരുന്നെ ങ്കിൽ, മനുഷ്യരെ അവൻ ഒരേ സമു ദായമാക്കുക തന്നെ ചെയ്തിരുന്നു. അവർ ഭിന്നാഭിപ്രായക്കാരായിക്കൊ ണ്ടേയിരിക്കുന്നതാണ്; (119) -നിന്റെ റ∫് കരുണ ചെയ്തവരൊഴികെ. ധ അവർ ഭിന്നിക്കു കയില്ല പ അതിനുവേണ്ടിയാണ് അവരെ അവൻ സൃഷ്ടിച്ചതും. നിന്റെ റ∫ിന്റെ വാക്ക് പൂർത്തിയാകുകയും ചെയ്തിരിക്കുന്നു: "ജിന്നുകളിൽ നിന്നും, മനുഷ്യരിൽ നിന്നുമെല്ലാം (തന്നെ) "ജഹന്നമി' നെ (നരകത്തെ) നിശ്ചയമായും നാം നിറക്കുന്നതാണ്' എന്ന്! (118) മാണ് അവൻ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചത് പൂർത്തിയാകുകയും ചെയ്തിരിക്കുന്നു നിന്റെ റ∫ിന്റെ വാക്ക് (വാക്യം) നിശ്ചയമായും ഞാൻ നിറക്കും ജഹന്നമിനെ (നരകത്തെ) ജിന്നുകളിൽ നിന്നും, ജിന്നുക ളാലും മനുഷ്യരിൽ നിന്നും, മനുഷ്യരാലും എല്ലാം. ഈ വചനങ്ങളിലടങ്ങിയ ആശയങ്ങൾ ഇങ്ങനെ മനിലാക്കാം: (1) മനുഷ്യവർഗം മുഴുവനും എല്ലാ കാലത്തും ഒരേ വിശ്വാസാദർശങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ഒരേ സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അതങ്ങി നെത്തന്നെ ആകുമായിരുന്നു. പക്ഷേ, അങ്ങനെ അവൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാ ണവർ പല തരക്കാരും വിഭാഗക്കാരുമായിത്തീർന്നത്. (ഒരേ സമുദായം) എന്ന ത് കൊണ്ട് ഇവിടെ വിവക്ഷ സൻമാർഗത്തിൽ നിലകൊള്ളുന്ന സമുദായം ( ) എന്നായിരിക്കുവാനാണ് കൂടുതൽ സാധ്യത. കാരണം, "നിന്റെ റ∫് ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ ഭൂമിയിലുള്ളവർ മുഴുവനും വിശ്വസിക്കുമായിരുന്നു.' (യൂനുസ് 99) എന്നും, നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാ ഓരോ നേർമാർഗം നാം നൽകുമായിരുന്നു' (സജദഃ 13) എന്നും " അല്ലാഹു ഉദ്ദേശിച്ചിരുന്നെ ങ്കിൽ അവൻ അവരെമനുഷ്യരെനേർമാർഗത്തിൽ ഒരുമിച്ചുകൂട്ടുമായിരുന്നു. ' 35, 149) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ചില വ്യാഖ്യാതാക്കൾ ഇതിന് വിവക്ഷ നൽകുന്നത് ദുർമാർഗത്തിൽ സ്ഥിതിചെയ്യുന്ന സമുദായം ( ഗ്നറഹ്നക്കഢ ) എന്നത്രെ. ഇവർക്കും ചില ന്യായങ്ങൾ ഇല്ലാതില്ല. രണ്ടായാലും അല്ലാഹു അങ്ങനെ ഉദ്ദേ ശിച്ചിട്ടില്ലെന്നും, മനുഷ്യർ ഈ രണ്ടിൽ ഏതെങ്കിലും ഒരർത്ഥത്തിലുള്ള ഏക സമുദായമ ല്ലെന്നും തീർച്ചതന്നെ. (സൂഃ ശൂറാ 8 ന്റെ വ്യാഖ്യാനത്തിൽ ഇത് സംബന്ധിച്ച് വിവരിച്ചത് നോക്കുക) ഏതായാലുംചില ആളുകൾ പറയുന്നത് ഉദ്ദേശിച്ചെ ങ്കിൽ നിങ്ങളെ പക്ഷിമൃഗാദികളെപ്പോലെ ഒരേ പ്രകൃതിജീവിതം നയിക്കുന്നവരാക്കുമാ യിരുന്നുവെന്നല്ല അല്ലാഹു പറഞ്ഞതിന്റെ താൽപര്യം. മനുഷ്യൻ ഒരേ സമുദായമല്ലെ ങ്കിൽ, പിന്നെ അവരുടെ സ്ഥിതിയെന്താണ്? അതാണ് അടുത്ത വാക്യത്തിലുള്ളത്. (2) മനുഷ്യർ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടിരിക്കുകയാണ്. അഥവാ, ഭിന്നമായ വിശ്വാ സാദർശങ്ങളും, ആചാര നടപടികളും സ്വീകരിച്ചുകൊണ്ട് പല മതക്കാരും സമുദായ ക്കാരുമായിക്കൊണ്ടിരിക്കുന്നു. ഈ ഭിന്നിപ്പ് മനുഷ്യാരംഭം തൊട്ടുതന്നെ ഉണ്ടായതല്ല. തുടക്കത്തിൽ എല്ലാവരും ഒരേ സമുദായക്കാരായിത്തന്നെ ഇരുന്നിരുന്നു. 2: 213 ലും, 10: 19 ലും കാണാവുന്നതുപോലെ, പിന്നീട് കാലക്രമത്തിൽ ഭിന്നസമുദായങ്ങളായി മാറു കയാണുണ്ടായത്. സത്യത്തിന്റെ മാർഗം ഒന്നുമാത്രവും, അസത്യത്തിന്റെ മാർഗങ്ങൾ പലതുമാകക്കൊണ്ട് ഈ ഭിന്നകക്ഷികളിൽ ഒന്നുമാത്രം ശരിയായ കക്ഷിയും മറ്റുള്ള തെല്ലാം തെറ്റായ കക്ഷിയും ആയിരിക്കുവാനേ നിവൃത്തിയുള്ളൂ. അതെ, അല്ലാഹുവിന്റെ പ്രവാചകൻമാരും ദിവ്യദൗത്യങ്ങളും മുഖേന അല്ലാഹു അതതുകാലങ്ങളിൽ മനുഷ്യർക്ക് നൽകുന്ന മാർഗം ഏതോ അത് സ്വീകരിച്ചവർ മാത്രമായിരിക്കും നേർമാർഗത്തിന്റെ ഏകകക്ഷി. അതിനെതിരെ ഭിന്നിച്ചവരെല്ലാം പിഴച്ച കക്ഷികളും. "വേദക്കാർ എഴുപത്തി രണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും; അവരിൽ ഒന്നുമാത്രമായിരിക്കും രക്ഷപ്പെട്ട കക്ഷി; ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗം സ്വീകരിക്കുന്നവരാണ് അവർ' എന്ന് ഹദീഥുകളിൽ വന്നിട്ടുള്ളതും ആ ഏകകക്ഷിയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതേ കക്ഷിയെ ഉദ്ദേശിച്ചുതന്നെയാണ് (നിന്റെ റ∫് കരുണ ചെയ്തവരൊഴികെ) എന്ന് അല്ലാഹു പറയുന്നതും. (3) അല്ലാഹു കരുണചെയ്തവരൊഴിച്ചു മറ്റുള്ളവരെല്ലാം ഭിന്നിച്ചു കൊണ്ടിരിക്കുന്ന വരാണെന്ന് പറഞ്ഞശേഷം, അതിനുവേണ്ടിയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നതും ( ) എന്ന് പറഞ്ഞിരിക്കുന്നു. ഇതിൽ "അതിന്നുവേണ്ടി' ( ) എന്ന സൂച നാനാമം ഏതിനെ ഉദ്ദേശിച്ചതാണെന്നുള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളതുകൊണ്ട് ആ വാക്യം രണ്ടുമൂന്ന് പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന് വേണ്ടിയാണ് അവരെ സൃഷ്ടി ച്ചിരിക്കുന്നത്. എങ്കിലും അധികമാളുകളും ഭിന്നിപ്പ് നിമിത്തം കാരുണ്യത്തിനർഹരല്ലാ താവുകയാണുണ്ടായത് എന്നാണ് ഒരു വ്യാഖ്യാനം. മുജാഹിദ്, ദ്വഹ്ഹാക്, ക്വത്താദഃ (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. "എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല'( ) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. എന്നിട്ട് പലരും അവനെ ആരാധിക്കുന്നില്ല. പലരും അവനോടൊപ്പം മറ്റു ചിലതിനെയും ആരാധിക്കുന്നു. അതുപോലെയുള്ള ഒരു വാക്യമാണിതും എന്നാണവർ പറയുന്നത്. ഭിന്നിപ്പിനും കാരുണ്യത്തിനും ഭിന്നിക്കാതെ കാരുണ്യത്തിനർഹമായിത്തീരുകയും, ഭിന്നിച്ച് കാരുണ്യത്തിനർഹ രല്ലാതായിത്തീരുകയും ചെയ്യുന്ന രണ്ടുതരക്കാർ ഉണ്ടായിത്തീരുവാൻ വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്നത്രെ രണ്ടാമത്തെ വ്യാഖ്യാനം. ഇബ്നുജരീർ (റ) മുതലായ ചിലർ ഇൗ വ്യാഖ്യാനത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. സ്വർഗാവ കാശികളായ സൻമാർഗികളും, നരകാവകാശികളായ ദുർമാർഗികളും ഉണ്ടാകുമെന്ന് അല്ലാഹുവിന് മുമ്പേ അറിയാവുന്നതും അതവന്റെ മുന്നേയുള്ള വിധി നിശ്ചയങ്ങളിൽ പെട്ടതുമാണല്ലോ എന്നുള്ളതാണ് ഇതിനാധാരം. കൂടുതൽ വ്യക്തമായി തോന്നുന്നതും, അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു വരു ന്നതുമായ മൂന്നാമത്തെ അഭിപ്രായം ഭിന്നാഭിപ്രായത്തിനുവേണ്ടി മനുഷ്യരെ സൃഷ്ടി ച്ചിരിക്കുന്നുവെന്നാകുന്നു. മനുഷ്യരെ സൃഷ്ടിച്ചതിന്റെ ലക്ഷ്യവും യുക്തിയും ഭിന്നിപ്പാ ണെന്നല്ല ഇതിന്റെ അർത്ഥം. മനുഷ്യരുടെ കലാശം ഭിന്നിപ്പിലാണ് എത്തിച്ചേരുന്നത് എന്നത്രെ. അഥവാ ഒരാൾ ഒരു വഴിക്കുപോകുമ്പോൾ വഴിമദ്ധ്യെയുള്ള ഒരു കിണറ്റിൽ വീണ് മരണപ്പെട്ടാൽ, "അവൻ മരിക്കുവാനാണ് ആ വഴിക്കുപോയത്' എന്ന് പറയാറു ള്ളതുപോലെ ഒരു പ്രയോഗമാണിത് എന്ന് സാരം. ( ) മലക്കുകളെപ്പോലെ നന്മ ചെയ്യാൻ സാധിക്കുമാറുള്ള ശുദ്ധപ്രകൃതിയോടയല്ല, മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയും, അതിനാവശ്യമായ മാർഗ നിർദ്ദേശങ്ങളും, അതോടൊപ്പം തന്നെ അവയിൽ ഇഷ്ടമുള്ളത് സ്വീകരിക്കുവാനുള്ള ഇച്ഛാസ്വാതന്ത്യ്രവും നൽകിക്കൊണ്ടാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. വാസന, വീക്ഷണം, ചിന്താഗതി ആദിയായ കാര്യങ്ങളിലെല്ലാം മനുഷ്യർ ഒരേ തരക്കാരല്ല, വ്യത്യ സ്തസ്വഭാവക്കാരാകുന്നു. തങ്ങൾക്ക് ലഭിച്ച ഇച്ഛാസ്വാതന്ത്യ്രം ഉപയോഗപ്പെടുത്തി നല്ല മാർഗം സ്വീകരിക്കുന്ന വിശുദ്ധൻമാരും അതിൽ നിന്ന് ഭിന്നിച്ചു ചീത്തമാർഗങ്ങൾ സ്വീക രിക്കുന്ന അശുദ്ധൻമാരും തമ്മിൽ വേർതിരിക്കുവാൻ വേണ്ടിയാണ് മനുഷ്യന് ഇൗ ( ) പ്രകൃതിവിശേഷം അല്ലാഹു നൽകിയിരിക്കുന്നത്. ( ) ഇൗ യാഥാർത്ഥ്യമാണ് ഇൗ വ്യാഖ്യാനപ്രകാരം ഇൗ ചെറുവാക്യത്തിൽ അടങ്ങിയിരിക്കുന്ന ത്. മേലുദ്ധരിച്ച രണ്ട് അഭിപ്രായങ്ങളും പരിശോധിച്ചാൽ അവയും അവസാനം ചെന്നെ ത്തുന്നത് ഇൗ യാഥാർത്ഥ്യത്തിലേക്ക് തന്നെയാണെന്ന് കാണാം. അടുത്ത വാക്യവും, താഴെ കാണുന്ന ഉദ്ധരണികളും ഇൗ വ്യാഖ്യാനത്തിന് കൂടുതൽ വ്യക്തതയും ബലവും നൽകുകയും ചെയ്യുന്നു. (4) ജിന്നുകളെയും മനുഷ്യരെയുംകൊണ്ട് നരകത്തെ നിറക്കുന്നതാണെന്നും അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കുന്നു. ആ നിശ്ചയം ഇത് ഭിന്നിപ്പ് മുഖേനമനുഷ്യരെ സംബന്ധിച്ച് പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് അവ സാനം പറഞ്ഞതിന്റെ സാരം. മേൽ ചൂണ്ടിക്കാട്ടിയ പ്രകൃതി വിശേഷതയോടെ സൃഷ്ടി ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മനുഷ്യരിൽ നല്ലവരും ദുഷിച്ചവരും ഉണ്ടായിത്തീരുകയും, അങ്ങനെ സ്വർഗത്തിനും നരകത്തിനും അർഹരായ രണ്ട് തരം ആൾക്കാർ അവരിൽനിന്ന് ഉരുത്തിരിയുകയും ചെയ്യുക അനിവാര്യമാണല്ലോ. ആദം നബി (അ) സുജൂദ് ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സന്തതികളെ ഞാൻ വഴിപിഴപ്പിച്ചുകൊ ണ്ടിരിക്കുമെന്ന് ഇബ്ലീസ് പറഞ്ഞപ്പോൾ, നിങ്ങളെക്കൊണ്ട് ഞാൻ നരകത്തെ നിറക്കു മെന്ന് അല്ലാഹു അന്നേ പറഞ്ഞുകഴിഞ്ഞതാണ്. (7: 18; 38: 85) അപ്പോൾ, കാരുണ്യ ത്തിന്റെ മാർഗത്തിൽനിന്ന് പിഴച്ചുപോകുവാൻ കാരണം ഇബ്ലീസിന്റെ ദുഷ്പ്രേരണ കൾക്ക് വഴങ്ങലാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. ദുർമാർഗികളെക്കൊണ്ട് നരകത്തെ നിറക്കുന്നത്പോലെ, സ്വർഗത്തെ സൻമാർഗികളെക്കൊണ്ടും നിറക്കുമെന്നും നബി വച നങ്ങളിൽ വന്നിരിക്കുന്നു.
11:120–122وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ
وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ
وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ
(120) റസൂലുകളുടെ വൃത്താന്ത ങ്ങളിൽനിന്നും നിന്റെ ഹൃദയത്തിന് നാം സ്ഥൈര്യം നൽകുമാറുള്ളതൊ ക്കെയും നിനക്ക് നാം കഥനം ചെയ്തു (വിവരിച്ചു)തരുന്നു. യഥാർത്ഥ(വിവര)വും സത്യവിശ്വാ സികൾക്ക് സദുപദേശവും സ്മര ണയും ഇതിലൂടെ നിനക്ക് വന്നെത്തു കയും ചെയ്തിരിക്കുന്നു. (121) വിശ്വസിക്കാത്തവരോട് നീ പറയുകയും ചെയ്യുക; "നിങ്ങൾ നിങ്ങളുടെ സ്ഥാനം (നിലപാട്) അനു സരിച്ച് പ്രവർത്തിച്ചു കൊള്ളുവിൻ; ഞങ്ങൾ (ഞങ്ങളുടെ സ്ഥാനമനുസ രിച്ച്) പ്രവർത്തിക്കുന്നവരാകുന്നു;- (122) "നിങ്ങൾ കാത്തിരിക്കു കയും ചെയ്യുവിൻ, ഞങ്ങളും കാത്തി രിക്കുന്നവരാകുന്നു.' (120) എല്ലാം തന്നെ, ഒക്കെയും നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു നിനക്ക് വൃത്താന്ത (വർത്തമാന)ങ്ങളിൽ നിന്ന് റസൂലുക ളുടെ നാം സ്ഥൈര്യം (സ്ഥിരത) നൽകുന്നത്, ഉറപ്പിച്ചു നിറുത്തുമാറുള്ളത് അതുമൂലം നിന്റെ ഹൃദയത്തിന്, ഹൃദയത്തെ നിനക്ക് വരുകയും ചെയ്തി രിക്കുന്നു ഇതിൽ, ഇവയിൽ, ഇതിലൂടെ, ഇവയിലായി യഥാർത്ഥം, വേണ്ട പ്പെട്ടത് സദുപദേശവും സ്മരണയും, ഉപദേശവും സത്യവി ശ്വാസികൾക്ക്. (121) നീ പറയുകയും ചെയ്യുക വിശ്വസിക്കാ ത്തവരോട് നിങ്ങൾ പ്രവർത്തിക്കുവിൻ നിങ്ങളുടെ സ്ഥാനം (നി ലപാട്സ്ഥിതി) അനുസരിച്ച് നിശ്ചയമായും ഞങ്ങൾ (ഞങ്ങളും തന്നെ) പ്രവർത്തിക്കുന്നവരാണ്. (122) നിങ്ങൾ നോക്കിയിരിക്കുക (കാത്തിരിക്കു ക)യും ചെയ്യുവിൻ നിശ്ചയമായും ഞങ്ങൾ (ഞങ്ങളും തന്നെ) നോക്കി (കാത്ത്) ഇരിക്കുന്നവരാണ്. ല്ലന്മഴ ള്ളമ (ഇതിലൂടെ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ സൂറത്തിലൂടെ എന്നും, ഈ വൃത്താന്തങ്ങളിലൂടെ എന്നും ആകാവുന്നതാണ്. രണ്ടായാലും ആശയം വ്യക്തമാണ ല്ലോ. നബി തിരുമേനി ˜ മനോദൃഢതയും സ്ഥൈര്യവും നൽകുവാനാവശ്യമായ എല്ലാ യഥാർത്ഥ വിവരങ്ങളും ഇതുവഴി നൽകിയിട്ടുണ്ട്. സത്യവിശ്വാസികൾക്കുവേണ്ട ഉപദേശങ്ങളും സ്മരണകളും അതിലുണ്ട്. അതിനുവേണ്ടിയാണ് ഇതെല്ലാം വിവരിച്ചു തരുന്നത്. വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർക്ക് ഇതൊന്നും പ്രയോജനപ്പെടുകയില്ല. അവർ അവരുടെ ഇഷ്ടമനുസരിച്ച് നടന്നുകൊള്ളട്ടെ. അതിന്റെ ഫലം അവർ കാത്തി രുന്നു കണ്ടുകൊള്ളട്ടെ എന്നിങ്ങനെ നബി ˜ യെ അല്ലാഹു ഉണർത്തുകയാണ്.
11:123وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ
(123) ആകാശങ്ങളിലെയും, ഭൂമി യിലെയും അദൃശ്യകാര്യം അല്ലാഹു വിനുള്ളതാണ്. അവങ്കലേക്കുതന്നെ, കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യുന്നു. ആകയാൽ നീ അവനെ ആരാധിക്കുകയും, അവന്റെ മേൽ (കാര്യങ്ങൾ) ഭരമേൽപിക്കുകയും ചെയ്തുകൊള്ളുക. നിന്റെ റ∫് നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി (ഒട്ടും) അശ്രദ്ധനല്ലതാ നും. (123) അല്ലാഹുവിനാണ് അദൃശ്യ (മറഞ്ഞ) കാര്യം ആകാശ ങ്ങളിലെ ഭൂമിയിലെയും അവങ്കലേക്ക്തന്നെ മടക്കപ്പെടുന്നു കാര്യം അതെല്ലാം അതിനാൽ അവനെ നീ ആരാധിച്ചുകൊള്ളുക നീ ഭരമേൽപിക്കുകയും ചെയ്യുക, അർപ്പിക്കുക അവന്റെ മേൽ, അവനിൽ അല്ലതാനും നിന്റെ റ∫് അശ്രദ്ധനേ നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി. എല്ലാ അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള അറിവും, അവയുടെ കൈകാര്യങ്ങളും അല്ലാ ഹുവിന് മാത്രമാണുള്ളത്. സകല കാര്യങ്ങളുടെയും കലാശവും, തീരുമാനവും അവങ്ക ലേക്ക്തന്നെ. എന്നിരിക്കെ, ആരാധിക്കപ്പെടുവാനും, കാര്യങ്ങൾ ഭരമേൽപിക്കപ്പെടുവാനും അർഹതയുള്ളവൻ അവനല്ലാതെ വേറെ ആരുമില്ല. അത്കൊണ്ട് അവനെത്തന്നെ ആരാ ധിക്കുകയും അവനിൽതന്നെ ഭരമേൽപിക്കുകയും ചെയ്യണം. നിങ്ങൾ എന്ത്ചെയ്യുന്നു എങ്ങനെചെയ്യുന്നു എന്നെല്ലാം അവൻ അറിഞ്ഞും ശ്രദ്ധിച്ചും വരുന്നുണ്ട് എന്ന് നിങ്ങൾ ഒർമിച്ചുകൊണ്ടിരിക്കേണ്ടതാണ് എന്ന് സാരം. പ്ലിരിൾിഖ (അല്ലാഹുവിൽ ഭരമേൽപിക്കുക) എന്ന് പറഞ്ഞതിന്റെ താൽപര്യം, ഏതൊരു കാര്യവും അവൻ വിധിച്ചപോലെ വരട്ടെ എന്നുവെച്ചു കൈയുംകെട്ടി മൗനമായിരിക്കുക എന്നല്ല. കഴിവുള്ളതും ചെയ്യേണ്ടതുമെല്ലാം ചെയ്യുകയും, അതിനപ്പുറമുള്ളത് അവനിൽ അർപ്പിക്കുകയും ചെയ്യുക എന്നത്രെ. അല്ലാഹുവിനെമാത്രം ആരാധിച്ചും, അവനിൽ മാത്രം കാര്യങ്ങൾ അർപ്പിച്ചും വരുന്ന സജ്ജനങ്ങളായി ജീവിക്കുവാനും, മരിക്കുവാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീൻ. പ്ലക്ക ന്നറവ ശഛസ്ലഞ്ഞഘ 12 മ്മൾഷ ഞ്ചത്ഥത ല്ലന്മഴ ർസ്ലര} ൽക്ക ട്ടട്ടച്ഛഖ യ്യല /5 / ഭഴ 1397 മ്മ 79 / 6 / 7 ഗ്നപ്പട്ടറ