QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Yunus

يُونُس

Muhammad Amani Moulavi (d. 1987) · Surah 10 · 109 verses

10:1

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ

ആമുഖം: സൂറത്തു യൂനുസ് മക്കയിൽ അവതരിച്ചത് - വചനങ്ങൾ 109 - വിഭാഗം (റുകൂ-ഉ്) മക്കീ സൂറത്തുകളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളായ തൗഹീദിന്റെ സ്ഥാപനം, ശിർക്കിന്റെ ഖണ്ഡനം, പ്രവാചകത്വം, മരണാനന്തരജീവിതം, പ്രതിഫലനടപടി മുതലായവയും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് ഈ സൂ റത്തിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ. 98 -ാം വചനത്തിൽ യൂനുസ് (അ) ന്റെ ജനതയെപറ്റി പരാമർശിക്കുന്നു. സൂറത്തു യൂനുസ് എന്ന നാമകരണത്തിന് കാരണമതാണ്. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "അലിഫ് - ലാം - റാ' അവ വിജ്ഞാനപ്രദമായ (അഥവാ തത്വപൂർണമായ) വേദഗ്രന്ഥത്തിന്റെ 'ആയത്തു' (സൂക്തം) കളാകുന്നു. اللها ِ ن َ ْ الر َّ ح الر َّ (1) الر "അലിഫ് - ലാം - റാ' (ഇവ) آي َ ات ُ ആയത്തു (സൂക്തം -വചനം) കളാകുന്നു (വേദ) ഗ്രന്ഥത്തിന്റെ വിജ്ഞാനപ്രദമായ, യുക്തി പൂർണമായ, തത്വപൂർണമായ ഈ സൂറത്തിന്റെ ആരംഭത്തിൽ കാണുന്നതുപോലെയുളള കേവലാ -ക്ഷരങ്ങളെ സംബന്ധിച്ച് സൂറത്തുൽ ബക്വറഃയുടെ ആരംഭത്തിലും മറ്റും മുമ്പ് വി വരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെ, ഈ സൂറത്തിലെ സൂക്തങ്ങളെ ഉദ്ദേശിച്ച് هذه (ഇവ) എന്ന് പറയാതെ ت ِ ل ْ ك َ (അവ) എന്ന സൂചനാനാമം ഉപയോഗിച്ചതിലടങ്ങിയ സൂചനയും സൂറത്തുൽ ബക്വറഃ 2-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്.
10:2

أَكَانَ لِلنَّاسِ عَجَبًا أَنۡ أَوۡحَيۡنَآ إِلَىٰ رَجُلٖ مِّنۡهُمۡ أَنۡ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓاْ أَنَّ لَهُمۡ قَدَمَ صِدۡقٍ عِندَ رَبِّهِمۡۗ قَالَ ٱلۡكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٞ مُّبِينٌ

(2) മനുഷ്യർക്ക് ഒരു അൽഭുതമായിപ്പോയോ, അവരിൽപെട്ട ഒരു പുരുഷന് നാം "വഹ്യ്' (ദിവ്യസന്ദേശം) നൽകിയത്?: മനുഷ്യരെ നീ താക്കീത് ചെയ്യണമെന്നും, വിശ്വസിച്ചവർക്ക് തങ്ങളുടെ റബ്ബിന്റെ അടുക്കൽ സത്യത്തിന്റെ (ഉന്നത) പദവിയുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കണമെന്നും! അവിശ്വാസികൾ പ റയുന്നു: " നിശ്ചയമായും ഇവൻ ഒരു സ്പഷ്ടമായ മാരണക്കാരൻ തന്നെ ' എന്ന്. (2) أ َ ك َ ان َ ആയിപ്പോയോ, ആയിത്തീർന്നോ ل ِ لن َّ اس ِ മനുഷ്യർക്ക് ഒരത്ഭുതം നാം വഹ്യ് (ദിവ്യസന്ദേശം) നൽകിയത് ഒരു പുരുഷനിലേക്ക് അവരിൽപെട്ട താക്കീത് ചെയ്യണമെന്ന് الن َّ اس َ മനുഷ്യരെ സന്തോഷവാർത്ത അറിയിക്കണമെന്നും َّ ِ ين َ 6آم َ ن ُ وا ا വിശ്വസിച്ചവർക്ക് ق َ د َ م َ പാദം (പദവി) ص ِ د ْ ق ٍ സത്യത്തിന്റെ അവരുടെ റബ്ബിന്റെ അടുക്കൽ അവിശ്വാസികൾ പറഞ്ഞു, പറയുന്നു നിശ്ചയമായും ഇത് (ഇവൻ) ഒരു മാരണക്കാരൻ തന്നെ م ُ ب ِ ين ٌ സ്പഷ്ടമായ (തനി) "ഒരു മനുഷ്യനെയോ അല്ലാഹു റസൂലായി നിയോഗിച്ചത്?' 17:9 اللها ولا َ ) എന്നും, "നമ്മുടെ റബ്ബ് വേണമെന്നു വെച്ചിരുന്നെങ്കിൽ അവൻ മലക്കുകളെ ഇറക്കുക തന്നെ ചെയ്യുമായിരുന്നു' 41:14 ( ِ ك َ ة ً لأن എന്നുമൊക്കെ സത്യനിഷേധികൾ പറയാറുണ്ടായിരുന്നു. ചിലപ്പോൾ "ഈ രണ്ട് രാജ്യങ്ങളിൽ - മക്കയിലോ - ഉളള ഏതെങ്കിലും ഒരു മഹാ പുരുഷന്റെ മേൽ എന്തുകൊണ്ട് ഈ അവതരിക്കപ്പെട്ടില്ല?!' 43:31 എന്നും അവർ പറയും . ഇങ്ങിനെയുളള അവിശ്വാസികളെക്കുറിച്ചാണ് ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. തങ്ങളുടെ കൂട്ടത്തിൽപെട്ട, തങ്ങളെപ്പോലെയുളള, തങ്ങൾക്ക് സുപരിചിതനായ ഒരു മനുഷ്യന് അല്ലാഹു ദിവ്യസന്ദേശം നൽകിയതിൽ അൽഭുതപ്പെടുവാനെന്തുണ്ട്?! സന്ദേശത്തിന്റെ സാരമാകട്ടെ, ദുർമാർഗികൾക്ക് അല്ലാഹുവിന്റെ ശിക്ഷലഭിക്കുമെന്ന് താക്കീത് നൽകുവാനും, സത്യവിശ്വാസം സ്വീകരിച്ചു സൻമാർഗികളായവർക്ക് അവന്റെ അടുക്കൽ ഉന്നതമായ പദവി ലഭിക്കുമെന്ന് സന്തോഷവാർത്ത റിയിക്കാനുമാണ്താനും. ഇതിലെന്താണിത്ര അത്ഭുതത്തിന് വകയുളളത് എന്ന് സാരം. ആശ്ചര്യം പ്രകടിപ്പിക്കുക മാത്രമല്ല , അവർ ചെയ്യുന്നത്. ഇവൻ ഒരു തനി മാരണക്കാരനാണെന്നും, ഇവൻ കൊണ്ടുവന്ന ഈ ക്വുർ-ആൻ കേവലം ഒരു മാരണം - അഥവാ തുറന്നു പറയുക കൂടി അവർ ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. എന്ന വാക്കിന് "സത്യത്തിന്റെ പാദം' എന്നത്രെ ഭാഷാർത്ഥം. സത്യം സ്വീക - രിക്കുകയും, അതിനെ സാക്ഷാത്കരിക്കുകയും ചെയ്തതുമൂലം ലഭിക്കുന്ന ഉന്നതപദവിയാണ് ഉദ്ദേശ്യം. അനുഗ്രഹത്തെ ഉദ്ദേശിച്ച് يد (കൈ) എന്ന് പറയപ്പെടാറുളളതുപോലെ, സ്ഥാനപദവിയെ ഉദ്ദേശിച്ച് ق َ د َ م (പാദം) എന്ന വാക്കും അറബിയിൽ ഉപയോഗിക്കാറുണ്ട്. (ഒരു മാരണക്കാരൻതന്നെ) എന്നതിന്റെ സ്ഥാനത്ത് لسحر (ഒരു മാരണംതന്നെ) എന്നും ഇവിടെ വായനയുണ്ട്. ഒന്നാമത്തേത് പ്രകാരം അത് നബി യെ ഉദ്ദേശിച്ചും, രണ്ടാമത്തേത് പ്രകാരം അത് ക്വുർ-ആനെ ഉദ്ദേശിച്ചും ആയിരിക്കുമെങ്കിലും തത്വത്തിൽ രണ്ടും ഒരുപോലെതന്നെ. سحر (സിഹ്ർ) എന്ന വാക്കിന്റെ അർത്ഥങ്ങളും, അതിന്റെ വകുപ്പുകളും സംബന്ധിച്ച് അൽബക്വറഃ : 102 ന്റെ വ്യാഖ്യാനത്തിലും മറ്റും വിവരിച്ചത് ഓർക്കുക. " മാരണം, ജാലവിദ്യ, ചെപ്പടിവിദ്യ, ആഭിചാരം, ഇന്ദ്രജാലം, വശീകരണം, കൺകെട്ട്' എന്നിവയെല്ലാം "സിഹ്റി' ൽ ഉൾപ്പെടുമെന്നും പലപ്പോഴും നാം ചൂണ്ടിക്കാട്ടിയിട്ടുളളതാണ്.
10:3

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُدَبِّرُ ٱلۡأَمۡرَۖ مَا مِن شَفِيعٍ إِلَّا مِنۢ بَعۡدِ إِذۡنِهِۦۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ فَٱعۡبُدُوهُۚ أَفَلَا تَذَكَّرُونَ

(3) നിശ്ചയമായും, നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസ (ഘട്ട) ങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവത്രെ. പിന്നെ, അവൻ കാര്യത്തെ (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചുകൊണ്ട് "അർശി' ൽ (സിംഹാസനത്തിൽ) ആരോഹണം ചെയ്തിരിക്കുന്നു. അവന്റെ അനുവാദത്തിന് ശേഷമല്ലാതെ, ഒരു ശുപാർശക്കാരനും (ശുപാർശ നടത്തുക) ഇല്ല. (അങ്ങനെയുളള) അവനത്രെ അല്ലാഹു, നിങ്ങളുടെ റബ്ബ് . ആകയാൽ, അവനെ നിങ്ങൾ ആരാധിക്കുവിൻ. അപ്പോൾ, നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ (3) നിശ്ചയമായും നിങ്ങളുടെ റബ്ബ് (രക്ഷിതാവ്) ُ َّ اللها അല്ലാഹുവത്രെ സൃഷ്ടിച്ചവൻ الس ആകാശങ്ങളെ و َ الأر ْ ض َ ഭൂമിയെയും ദിവസങ്ങൾ َّ ُ ത പിന്നെ അവൻ ശരിപ്പെട്ടു (ആരോഹണം ചെയ്തു) അർശിന്മേൽ, സിംഹാസനത്തിൽ നിയന്ത്രിച്ചുകൊണ്ട്, അവൻ നിയന്ത്രിക്കുന്നു الأم ْ ر َ കാര്യം ش َ ف ِ يعٍ ഒരു ശുപാർശക്കാരനുമില്ല ശേഷമല്ലാതെ അവന്റെ അനുവാദത്തിന് , സമ്മതത്തിന്റെ അവനത്രെ ُ َّ اللها അല്ലാഹു നിങ്ങളുടെ റബ്ബായ അതിനാൽ അവനെ നിങ്ങൾ ആരാധിക്കുവിൻ അപ്പോൾ നിങ്ങൾ ഉറ്റാലോചിക്കു(ഓർമവെക്കു)ന്നില്ലേ. ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചുവെന്നും, അല്ലാഹു അർശിൽ ആരോഹണം ചെയ്തുവെന്നും പറഞ്ഞതിനെപ്പറ്റി സൂ: 5 4 ; ഫുർക്വാൻ 59; സജദഃ 4,5 മുതലായ വചനങ്ങളുടെ വ്യാഖ്യാനങ്ങളിൽ വിവരിച്ചി -ട്ടുണ്ട്. ആറു പ്രത്യേക ഘട്ടങ്ങളായിരിക്കും ആറു ദിവസംകൊണ്ടുദ്ദേശ്യമെന്നും, സ്വഭാവത്തെപ്പറ്റി അത് ഇന്ന പ്രകാരത്തിലായിരിക്കുമെന്ന് നമുക്ക് ഊഹി -ക്കുവാൻ കഴിയുകയില്ലെന്നും, ഈ വചനത്തിൽ കാണുന്നതുപോലെ അഖില കാര്യങ്ങളും ചിട്ടയോടും വ്യവസ്ഥയോടുംകൂടി അവൻ നിയന്ത്രിച്ചു പോരുന്നുവെന്ന യാഥാർത്ഥ്യമാണ് നാം അതിൽനിന്നു മനസ്സിലാക്കേണ്ടതെന്നും അവിടങ്ങളിൽ ചൂണ്ടിക്കാട്ടി -യിരിക്കുന്നു. "അവന്റെ അനുമതിക്കുശേഷമല്ലാതെ ഒരു ശുപാർശക്കാരനും ശു പാർശ നടത്തുകയില്ല' ( ش َ ف ِ يعٍ എന്ന വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അല്ലാഹുവിന്റെ അസ് തിത്വത്തിലും ഉൽകൃഷ്ട ഗുണങ്ങളിലും വിശ്വസിക്കുന്നതോടൊപ്പം തന്നെ, അല്ലാഹുവിങ്കൽ തങ്ങൾക്കുവേണ്ടി ശുപാർശ ചെയ്യുമെന്ന് വാദിച്ചുകൊണ്ട് ദേവീദേ -വൻമാരെയും, പുണ്യാത്മാക്കളെയും ആരാധിച്ചിട്ട് യാതൊരു ഫലവുമില്ലെന്നാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയകമായി "ആയത്തുൽ കുർസീ' യുടെ വ്യാഖ്യാനത്തിൽ വിവരിച്ചതും ഓർക്കുക. (അൽബക്വറഃ : 255)
10:4

إِلَيۡهِ مَرۡجِعُكُمۡ جَمِيعٗاۖ وَعۡدَ ٱللَّهِ حَقًّاۚ إِنَّهُۥ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ بِٱلۡقِسۡطِۚ وَٱلَّذِينَ كَفَرُواْ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ

(4) അവങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം, അല്ലാഹുവിന്റെ യഥാർത്ഥമായ വാഗ്ദത്തം! ധ അതിൽ നീക്കുപോക്കില്ല പ നിശ്ചയമായും അവൻ, സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നു ; പിന്നീട് അതിനെ (വീണ്ടും) ആവർ ത്തിച്ചുണ്ടാക്കുന്നു; വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതി മുറപ്രകാരം അവൻ പ്രതിഫലം നൽകുവാൻ വേണ്ടി. അവിശ്വസിച്ചവരാകട്ടെ, അവർക്ക് ചുട്ടുതിളക്കുന്ന ജലത്തിൽ നിന്നുളള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും ; അവർ അവിശ്വസിച്ചിരുന്നത് നിമിത്തം (4) അവങ്കലേക്കാണ് നിങ്ങളുടെ മടക്കം َ ِ يع ً ا ഭ മുഴുവനും, എല്ലാം اللها അല്ലാഹുവിന്റെ വാഗ്ദത്തം ح َ ق ّ ً ا യഥാർത്ഥമായ, സത്യമായും നിശ്ചയമായും അവൻ ആരംഭിക്കുന്നു (ആദ്യമായുണ്ടാക്കുന്നു) സൃഷ്ടി, സൃഷ്ടിയെ പിന്നെ അതിനെ മടക്കുന്നു (ആവർത്തിക്കുന്നു) അവൻ പ്രതിഫലം നൽകുവാൻ വേണ്ടി َّ ِ ين َ 6آم َ ن ُ وا ا വിശ്വസിച്ചവർക്ക് അവർ പ്രവർത്തിക്കുകയും ചെയ്തു الص സൽക്കർമങ്ങളെ നീതിമുറപ്രകാരം അവിശ്വസിച്ചവരാകട്ടെ ْ ُ 8 ل َ അവർക്കുണ്ട് ش َ ر َ اب ٌ പാനീയം, കുടിനീർ അത്യുഷ്ണ (ചുട്ടുതിളക്കുന്ന) ജലത്തിൽ നിന്ന് ശിക്ഷയും أ َ ل ِ ٌ വേദനയേറിയ ب ِ م َ ا യാതൊന്നു നിമിത്തം ك َ ان ُ وا അവരായിരുന്ന അവർ അവിശ്വസിക്കും. സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹു മാത്ര -മായിരിക്കെ അവൻ മാത്രമേ ആരാധിക്കപ്പെടുവാൻ അർഹനായുളളൂവെന്ന് കഴി ഞ്ഞ വചനത്തിൽ ചൂട്ടിക്കാട്ടിയശേഷം, ഭാവിയിൽ എല്ലാവരുടെയും മടക്കവും തിരിച്ചെത്തലും അവങ്കലേക്കു തന്നെയാണെന്നും അവിടെവച്ച് എല്ലാവർക്കും അവരവരുടെ സ്ഥിതിഗതികൾക്കനുസരിച്ച പ്രതിഫലം നൽകുമെന്നും ഓർമിപ്പിക്കുകയാണ്. ِ َ (ചുട്ടുതിളക്കുന്ന അത്യുഷ്ണമായ ജലം) എന്നു പറഞ്ഞത് നരകത്തിലെ ആൾക്കാർക്ക് കുടിക്കുവാൻ നൽകപ്പെടുന്ന ഒരു പാനീയത്തെപ്പറ്റിയാകുന്നു. അത് കുടിക്കുന്നേ താടെ അതവരുടെ കുടലുകളെ നുറുക്കിക്കളയുന്നതാണെന്ന് 47 : 15 ൽ അല്ലാഹു പ്രസ്താവി -ച്ചിരിക്കുന്നു.
10:5

هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ

(5) അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവൻ, അതിന് (ചന്ദ്രന്) അവൻ ചില ഭവനങ്ങൾ (രാശികൾ) നിർണയിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാൻവേണ്ടി. യഥാർത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവൻ സൃഷ്ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങൾക്കുവേണ്ടി അവൻ ദൃഷ്ടാന്തങ്ങളെ വിശദീകരിക്കുകയാണ്. (5) ه ُ و َ അവനത്രെ ആക്കിയവൻ الش ّ َ م ْ س َ സൂര്യനെ ض ِ ي َ اء ً ശോഭ, തിളക്കം ചന്ദ്രനെയും ن ُ ور ً ا പ്രകാശം, വെളിച്ചം അതിന് (അതിനെ) നിർണയിക്കുക (കണക്കാക്കുക) യും ചെയ്തു ചില ഭവനം (മണ്ഡലം -രാശി) നിങ്ങൾ അറിയുവാൻ വേണ്ടി الس കൊല്ലങ്ങളുടെ എണ്ണം കണക്കും സൃഷ്ടിച്ചിട്ടില്ല ُ َّ اللها അല്ലാഹു ذ َ ل ِ ك َ അത് യഥാർത്ഥ (മുറ---ന്യായ---കാര്യ) പ്രകാരമല്ലാതെ അവൻ വിശദീകരിക്കുന്നു الآي َ ات ِ ദൃഷ്ടാന്ത (അടയാള) ങ്ങളെ ഒരു ജനതക്കുവേണ്ടി അവർ അറിയുന്നു
10:6

إِنَّ فِي ٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَتَّقُونَ

(6) നിശ്ചയമായും, രാത്രിയും, പകലും വ്യത്യാസപ്പെടുന്നതിലുണ്ട്. ആകാശങ്ങളിലും , ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചവയിലും (ഉണ്ട്). സൂക്ഷിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും. (6) اخ ْ ت ِ لاف നിശ്ചയമായും വ്യത്യാസപ്പെടുന്നതിലുണ്ട് الل ّ َ ي ْ ل ِ രാത്രിയും َّ َ ار ِ 2لا َ و പകലും اللها അല്ലാഹു സൃഷ്ടിച്ചതിലും الس ആകാശങ്ങളിൽ و َ الأر ْ ض ِ ഭൂമിയിലും لآي َ ات ٍ പല ദൃഷ്ടാന്തങ്ങൾ തന്നെ ജനങ്ങൾക്ക് അവർ സൂക്ഷിക്കുന്നു മനുഷ്യരടക്കമുളള സൃഷ്ടികളുടെ ആദ്യാവസാനങ്ങളെ - അഥവാ തുടക്കത്തെയും ഒടുക്കത്തെയും - കുറിച്ചു മാത്രമല്ല, മനുഷ്യന്റെ ജീവിതത്തിൽ അവൻ നിത്യവും കണ്ടറിഞ്ഞുകൊണ്ടിരിക്കുന്ന - സാധാരണ ബുദ്ധികൾക്കുപോലും ഗ്രഹിക്കു -വാൻ പ്രയാസമില്ലാത്തനിത്യസത്യങ്ങളെക്കുറിച്ചു ആലോചിച്ചു നോക്കിയാലും തൗഹീദിന്റെ അനിവാര്യ യാഥാർത്ഥ്യം മനസ്സിലാക്കുവാൻ കഴിയുമെന്ന് ഉദാഹരണസഹി തം അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ക്വുർ-ആനിൽ പലേടത്തും - മക്കീസൂറത്തുകളിൽ വിശേഷിച്ചും - ഇതുപോലെയുളള പ്രസ്താവനകൾ പലതും കാണാം. ഇവിടെ എടുത്തുകാണിച്ച നിത്യദൃഷ്ടാന്തങ്ങൾ ഇവയാണ്:- (1) സൂര്യനെ തിളങ്ങുന്ന ശോഭയുളളതാക്കിയത്, (2) ചന്ദ്രനെ പ്രകാശിക്കുന്നതാക്കിയത് : വെളിച്ചം നൽകുന്നതിൽ രണ്ടും യോജിക്കുമെങ്കിലും രണ്ടിന്റെയും വെളിച്ചം തമ്മിൽ വ്യത്യാസമുണ്ടല്ലോ. സൂര്യൻ പകലിലും, ചന്ദ്രൻ രാത്രിയിലുമാണ് വെളിച്ചം നൽകുന്നതെന്ന് മാത്രമല്ല, സൂര്യൻ സ്വയം പ്രകാശിക്കുന്നതും കൂടുതൽ ശോഭയുളളതുമാകുന്നു. ചന്ദ്രന്റെ വെളി -ച്ചമാകട്ടെ, സൂര്യനിൽ നിന്ന് ചന്ദ്രനിൽ പതിക്കുന്ന വെളിച്ചത്തിന്റെ തിരിച്ചടിയാണെന്ന് ( ) ശാസ്ത്രം മുമ്പേ തെളിയിച്ചു കഴിഞ്ഞതാണ്. സൂര്യവെളിച്ചത്തെ അപേക്ഷിച്ച് അത് വളരെ മങ്ങിയതുമാണ്. ഈ വ്യത്യാസമാണ് സൂര്യവെളിച്ചത്തെപ്പറ്റി ض ِ ي َ اء (തിളക്കം -ശോഭ) എന്നും, ചന്ദ്ര വെളിച്ചത്തെപ്പറ്റി ن ُ ور (പ്രകാശം) എന്നും പ്രയോഗിച്ചതിൽ അടങ്ങിയിരിക്കുന്നത്. സൂര്യനെപ്പറ്റി س ِ ر َ اج (വിളക്ക്) എന്നും, ചന്ദ്രനെപ്പറ്റി م ُ ن ِ ير (പ്രകാശിക്കുന്നത്) എന്നും പറഞ്ഞുകൊണ്ട് 25 : 61 ലും ഈ വസ്തുത അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു. (3) ചന്ദ്രന് പല ഭവനങ്ങളും നിർണയിച്ചിരിക്കുന്നത്: സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരപഥം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. എന്നാലും സൂ ര്യൻ കാഴ്ചയിൽ എപ്പോഴും പൂർണവൃത്താകൃതിയിൽ ദൃശ്യമാകുന്നു. ചന്ദ്രനാകട്ടെ, ചാന്ദ്രമാസാരംഭത്തിൽ ആദ്യം ഒരു അർദ്ധവളയമായി വെളിപ്പെടുന്നു. പിന്നീട് ദിനം തോറും വൃദ്ധി പ്രാപിച്ചു- ( ) പടം 8 നോക്കുക. കൊണ്ട് പതിനാലാം ദിവസത്തേക്ക് പൂർണവൃത്താകൃതി പ്രാപിക്കു -ന്നു. പിന്നീട് നേരെമറിച്ച് ദിനംതോറും ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവസാനം ഒന്നോ രേണ്ടാ രാത്രി അപ്രത്യക്ഷമാകുകയും ചെയ്യും. ( ) ഈ വൃദ്ധിക്ഷയങ്ങളെയും ന്നന്നത്തെ സ്ഥാനങ്ങളെയും ഉദ്ദേശിച്ചാണ് (ഭവനങ്ങൾ - അഥവാ സ്ഥാന മണ്ഡലങ്ങൾ) എന്ന് പറഞ്ഞിരിക്കുന്നത്. സൂറത്തുയാസീൻ 39ൽ (ചന്ദ്രന് നാം ചില ഭവനങ്ങൾ കണക്കാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അത് ഈത്തപ്പനയുടെ പഴകിയ കുലത്തണ്ടുപോലെ മടങ്ങുന്നതാണ് ) എന്ന് പറഞ്ഞതിൽ നിന്ന് ഇത് മനസ്സിലാക്കാം. (4) മേൽ സൂചിപ്പിച്ച മാറ്റങ്ങൾ മൂലം കൊല്ലങ്ങളും കണക്കും അറിയാ -റാക്കിയത്: സൂര്യന്റെ ഉദയാസ്തമയങ്ങളിൽ നിന്ന് ദിവസങ്ങളുടെയും , ഉയർച്ചതാഴ്ചകളിൽ നിന്ന് നാഴികവിനാഴികകളും കണക്കു കൂട്ടുന്നു. വടക്കോട്ടും തെക്കോട്ടുമുളള അയന -ഗതിവിഗതികളിൽ നിന്നു സൗരമാസങ്ങളും കൊല്ലങ്ങളും കണക്കാക്കുന്നു . ( ) ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ അടിസ്ഥാനത്തിൽ ചാന്ദ്ര മാസങ്ങളും, വർഷങ്ങളും കണക്കാക്കുന്നു. (5) രാപ്പകലുകളുടെ വ്യത്യാസം: പകൽ വെളിച്ചം നിറഞ്ഞതാണെങ്കിൽ രാത്രി ഇരുട്ട് മൂടിയത്. ഒന്നു പോയാൽ പിന്നാലെ മറ്റേത് വരുന്നു. ഒന്നിന്റെ സമ -യത്തിൽ വർദ്ധനവുണ്ടായാൽ മറ്റേതിൽ അത് കുറവായി അനുഭവപ്പെടുന്നു. (6) ആകാശഭൂമികളിലെ വസ്തുക്കളെ സൃഷ്ടിച്ചത്: ജീവജന്തുക്കൾ, നിർജ്ജീവ വസ്തുക്കൾ, സ്തൂല ശരീരമുളളതും ഇല്ലാത്തതുമായ വസ്തുക്കൾ, ഗോചരവും അഗോചരവുമായ വസ്തുക്കൾ, ഓരോന്നിലുമുളള തര വ്യത്യാസങ്ങൾ , വലുപ്പചെറുപ്പങ്ങൾ, പ്രയോജനങ്ങൾ , രൂപവ്യത്യാസങ്ങൾ ആദിയായി എണ്ണിയാലൊടു -ങ്ങാത്ത വൈവിദ്ധ്യങ്ങളും, അവയെല്ലാം വ്യവസ്ഥാപിതമായി നിലകൊളളുന്നതും. ! ഇവയെല്ലാം സാർവ്വത്രികമായ ഒരു വ്യവസ്ഥയനുസരിച്ച് യുക്തി യുക്തം അടുക്കും ചിട്ടയും വെച്ച് ഒന്നൊന്നിന് വിഘാതം വരുത്താതെ, നിമിഷം തെറ്റാ തെ, അണു-അളവ് പിഴക്കാതെ സൃഷ്ടിച്ചു നിയന്ത്രിച്ചു പോരുന്ന ഒരു മഹാശക്തനായ സ്രഷ്ടാവ് ഇവയുടെയെല്ലാം ആ ശക്തിയാണ് ഇതിന്റെയെല്ലാം ഉടമ -സ്ഥനും അധികാരസ്ഥനും എന്നു വല്ല പ്രയാസവും പക്ഷേ , ദൃഷ്ടാന്തങ്ങളിൽ നിന്ന് തത്വങ്ങളും വാസ്തവങ്ങളും മനസ്സിലാക്കുവാനുളള ത ന്റേടവും, ഭവിഷ്യത്തുകളെക്കുറിച്ചു ബോധവും ഉളളവർക്കേ ഇതെല്ലാം പ്രയോജനപ്പെടുകയുളളൂ. അതാണ് ആദ്യത്തെ വചനത്തിൽ അറിയാവുന്ന ആളുകൾക്കാണ് ദൃഷ്ടാന്തങ്ങളെ വി ശദീകരിക്കുന്നത് എന്നും, രണ്ടാമത്തെ വചനത്തിൽ, സൂക്ഷിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട് لآي َ ات ٍ ) എന്നും പറഞ്ഞിരിക്കുന്നത്. ( ) ( ) പടം 8 നോക്കുക.
10:7–9

إِنَّ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا وَرَضُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَٱطۡمَأَنُّواْ بِهَا وَٱلَّذِينَ هُمۡ عَنۡ ءَايَٰتِنَا غَٰفِلُونَ

أُوْلَـٰٓئِكَ مَأۡوَىٰهُمُ ٱلنَّارُ بِمَا كَانُواْ يَكۡسِبُونَ

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ يَهۡدِيهِمۡ رَبُّهُم بِإِيمَٰنِهِمۡۖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ فِي جَنَّـٰتِ ٱلنَّعِيمِ

(7) നിശ്ചയമായും , നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാതിരിക്കുകയും, ഐഹിക ജീവിതം കൊണ്ടു തൃപ്തിപ്പെടുകയും, അതുകൊണ്ട് (മനസ്സ്) സമാധാന മടയുകയും ചെയ്യുന്നവർ, നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു (ചിന്തിക്കാതെ) അശ്രദ്ധരായുളളവരും,- (8) (അതെ) അക്കൂട്ടർ, അവരുടെ സങ്കേതം നരകമാകുന്നു. അവർ (പ്രവർത്തിച്ചു) സമ്പാദിച്ചിരുന്നത് നിമിത്തം. (9) നിശ്ചയമായും, വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ, അവരുടെ വിശ്വാസം നിമിത്തം അവരുടെ റബ്ബ് അവരെ സൻമാർഗത്തിലാക്കുന്നതാണ്. സുഖാനുഗ്രഹത്തിന്റെ സ്വർഗങ്ങളിൽ, അവരുടെ അടിഭാഗത്തിലൂടെ അരുവികൾ ഒഴുകികൊണ്ടിരിക്കും. (7) َّ6ا നിശ്ചയമായും യാതൊരുവർ അവർ പ്രതീക്ഷിക്കുന്നില്ല, അഭിലഷിക്കാത്ത നമ്മെ കാണുന്നതിനെ, നാമുമായി കണ്ടുമുട്ടുന്നതിനെ അവർ തൃപ്തിപ്പെടുകയും ചെയ്തു ജീവിതം കൊണ്ട് ഇഹത്തിലെ (ഐഹിക) അവർ സമാധാനമടയുകയും ചെയ്തു ِ َ ا അതുകൊണ്ട്, അതിനാൽ ّ َ ِ ين َ6ا َ و യാതൊരു കൂട്ടരും ْ ُ നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ് (8) അക്കൂട്ടർ അവരുടെ സങ്കേതം (പ്രാപ്യമടക്കസ്ഥാനം) الن ّ َ ار ُ നരകമാണ്, അഗ്നിയാകുന്നു അവർ ആയിരുന്നതു നിമിത്തം അവർ സമ്പാദിക്കും, ചെയ്തുവെക്കും (9) َّ ن ِ إ നിശ്ചയമായും ّ َ ِ ين َ6آم َ ن ُ وا ا വിശ്വസിച്ചവർ പ്രവർത്തിക്കുകയും ചെയ്ത الص സൽക്കർമങ്ങളെ, നല്ല പ്രവൃത്തികൾ അവരെ സൻമാർഗത്തിലാക്കും അവരുടെ റബ്ബ് م ْംب ِ إ ِ يم َ ا അവരുടെ വിശ്വാസം കൊണ്ട് (നിമിത്തം) നടക്കും (ഒഴുകും) അവരുടെ അടിയിലൂടെ ْ َ ار ُ അരുവി (നദി) സ്വർഗ (ആരാമ) ങ്ങളിൽ الن ّ َ ع സുഖാനുഗ്രഹത്തിന്റെ
10:10

دَعۡوَىٰهُمۡ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰمٞۚ وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

(10) അവിടങ്ങളിൽ അവരുടെ പ്രാർത്ഥന "അല്ലാഹുവേ, നീ മഹാപരിശുദ്ധൻ (നിനക്കുസ്തോത്രം) എന്നുമായിരിക്കും ; അവിടത്തിൽ അവരുടെ ഉപചാരം "സലാം' ധ സമാധാനം ശാന്തി! പ എന്നുമായിരിക്കും. അവരുടെ അവസാന പ്രാർത്ഥന "സ്തുതി (യെല്ലാം) ലോക രക്ഷിതാവായ അല്ലാഹുവിനാണ്' എന്നുമായിരിക്കും (10) അവരുടെ പ്രാർത്ഥന, തേട്ടം, ആവശ്യം َ ا ف ِ അവിടെവെച്ച്, അവിടത്തിൽ മഹാ പരിശുദ്ധൻ, നിനക്ക് -സ്തോത്രം, നിന്നെ വാഴ്ത്തുന്നു (എന്നായിരിക്കും) َّ ُ 8 الل ّ َ അല്ലാഹുവേ അവരുടെ ഉപചാരം, കാഴ്ച, കാണിക്ക , അഭിവാദ്യം َ ا ف ِ അതിൽ (അവിടത്തിൽ) س َ لام ٌ സലാമായിരിക്കും, സമാധാനംശാന്തിയാണ് و َ آخ ِ ر ُ അവസാനത്തേത് അവരുടെ പ്രാർത്ഥനയുടെ സ്തുതി اللهِ َّ ِ അല്ലാഹുവിനാണ് (എന്നായിരിക്കും) ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ സ്വർഗത്തിലെ ഓരോ അനുഗ്രഹവും, ആനന്ദകരമായ സംവിധാനങ്ങളും കാണുമ്പോൾ, അവർ അല്ലാഹുവിന് സ്തോത്രകീർത്തനം ചെയ്യുകയും അവെ ന സ്തുതിച്ചു വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവിടെ പ്രവേശിക്കുന്നതോടെ എല്ലാ ഭാഗത്തു നിന്നും അവരെ സലാം എന്ന് അഭിവാദ്യം ചെയ്യും. അല്ലാഹുവിനെ കാ ണുമ്പോഴും അവർക്ക് സലാമിന്റെ അഭിവാദ്യം ലഭിക്കുന്നു. ( : 44) മലക്കുകളിൽ നിന്നും സലാം ലഭിക്കുന്നു. (39 : 73) തമ്മതമ്മിലും സലാമിന്റെ ഉപചാരം നട -ന്നുകൊണ്ടിരിക്കും . ( 56 : 25, 26) അവർ എന്ത് ഇച്ഛിക്കുന്നുവോ അതെല്ലാം അവർക്ക് കിട്ടും. അവർ എന്തെല്ലാം ആവശ്യപ്പെടുന്നുവോ അതും അവർക്ക് കിട്ടും. (41 : 31) അപ്പോ -ഴെല്ലാം അവർ അല്ലാഹുവിന് സ്തുതി കീർത്തനം നടത്തുമെന്ന് പറയേണ്ടതില്ലല്ലോ. വിഭാഗം - 2
10:11

۞وَلَوۡ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسۡتِعۡجَالَهُم بِٱلۡخَيۡرِ لَقُضِيَ إِلَيۡهِمۡ أَجَلُهُمۡۖ فَنَذَرُ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا فِي طُغۡيَٰنِهِمۡ يَعۡمَهُونَ

(11) മനുഷ്യർ നൻമക്ക് ധൃതികൂട്ടുന്ന പ്രകാരം അല്ലാഹു അവർക്ക് തിൻമയെ ധൃതിപ്പെടുത്തി (കൊടുത്തി) രുന്നുവെങ്കിൽ അവർക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. എന്നാൽ, നാമുമായി കണ്ടു മുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവരെ, അവരുടെ ധിക്കാരത്തിൽ അന്ധാളിച്ചു (അലഞ്ഞു) കൊണ്ടു നാം വിട്ടുകളയുകയാണ്. (11) ധൃതിപ്പെടുത്തി (ബദ്ധപ്പെടുത്തി) യിരുന്നെങ്കിൽ ُ َّ اللها അല്ലാഹു മനുഷ്യർക്ക് َّ َّ 5لا തിൻമയെ, ദോഷത്തെ അവരുടെ ബദ്ധപ്പെടൽ (പ്രകാരം) നൻമക്ക്, ഗുണത്തെപ്പറ്റി തീരുമാനിക്കപ്പെടുക തന്നെ ചെയ്യും (വിധികഴിയുമായിരുന്നു) അവർക്ക് അവരുടെ അവധി എന്നാൽ നാം വിട്ടുകളയുന്നു. പ്രതീക്ഷിക്കാത്തവരെ നാമുമായി കണ്ടുമുട്ടുന്നതിനെ م ْ في ِംط ُ غ ْ ي َ ا അവരുടെ അതിരു കവിച്ചലിൽ, ധിക്കാരത്തിൽ അവർ അന്തം വിട്ടു (അലഞ്ഞു) കൊണ്ട്. മനുഷ്യൻ സ്വഭാവേന അക്ഷമനും ധൃതശീലനുമാണ്. ولا الإ - ) ( - الاسراء 11: എന്തെങ്കിലും ആശാഭംഗമോ ആപത്തോ വരുമ്പോഴേക്കും അവൻ തന്റെ ധനത്തെയും, മക്കളെയും, സമൂഹത്തെയും ചിലപ്പോൾ തന്നെത്തന്നെ യും ശപിച്ചു തുടങ്ങും. അവക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും. "നശിക്കട്ടെ! തുല -യട്ടെ! മരിച്ചുപോയെങ്കിൽ!' എന്നിത്യാദി വാക്കുകൾ പറയുകയും , അവയെ നശിപ്പി -ക്കാനും തുലക്കുവാനും ശ്രമം നടത്തുകയും ചെയ്തേക്കും. മുന്നാലോചനയും പിന്നാലോചനയുമില്ല. ദീർഘദൃഷ്ടിയോ ശുഭപ്രതീക്ഷയോ ഇല്ല. മനുഷ്യന്റെ പൊതുനിലയാണിത്. മുശ്രിക്കുപറയുന്നതിനെപ്പറ്റി ആലോചിക്കുവാനും ചിന്തിക്കുവാനും അവർ ഒരുക്കമല്ല. ഇതൊക്കെയാ ണ് യഥാർത്ഥ സത്യമെങ്കിൽ ഞങ്ങളുടെ മേൽ കൽമഴ പെയ്തുകൊളളട്ടെ! അല്ലെങ്കിൽ വല്ല കഠിന ശിക്ഷയും വന്നുകൊളളട്ടെ! എന്നൊക്കെയാണ് അവരുടെ നില. (8 : 32) തുപോലെ അല്ലാഹുവും അവരുടെ മേൽ ധൃതഗതിയിൽ നടപടിയെടുക്കുകയാണെങ്കിൽ അവരുടെ കഥ തന്നെ കഴിഞ്ഞുപോകുമായിരുന്നു. പക്ഷേ, അല്ലാഹു സഹനമുളളവ നും യുക്തിമാനുമാണ്. അവൻ, അവരെ തങ്ങളുടെ തോന്നിവാസങ്ങളിൽ യഥേഷ്ടം വിഹരിച്ചുകൊണ്ട് അലഞ്ഞു നടക്കുവാൻ വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്ന -ത്. അവരുടെ ചെയ്തികളെക്കുറിച്ചുളള നടപടി വഴിയെ എടുക്കാമെന്ന് വെച്ചിരിക്കുക -യാണെന്ന് സാരം.
10:12

وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ

(12) മനുഷ്യനെ ഉപദ്രവം (അഥവാ ബുദ്ധിമുട്ട്) ബാധിച്ചാൽ, അവന്റെ (ഒരു) വശത്തേക്കായി (കിടന്നു) കൊണ്ട്, അല്ലെങ്കിൽ ഇരുന്നുകൊണ്ട്, അല്ലെങ്കിൽ നിന്നുകൊണ്ട് അവൻ നമ്മെ വിളി (ച്ചു പ്രാർത്ഥി) - ക്കുന്നതാണ് എന്നിട്ട് അവനിൽ നിന്ന് അവന്റെ ഉപദ്രവത്തെ (ബുദ്ധിമുട്ടിനെ) നാം നീക്കുമ്പോഴോ, അവന് ബാധിച്ച വല്ല ഉപദ്രവത്തിന് (അഥവാ ബുദ്ധിമുട്ടിന്) വേണ്ടിയും അവൻ നമ്മെ വിളി (ച്ചു പ്രാർത്ഥി) ച്ചിട്ടില്ലാത്ത പോലെ അവൻ നടക്കുന്നതാണ്. അപ്രകാരം, അതിരുകവിയുന്നവർക്ക് തങ്ങൾ പ്രവർത്തിച്ചുകൊണ്ടി- രിക്കുന്നത് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു. (12) ബാധിച്ചാൽ, സ്പർശിച്ചാൽ ْ س َ ان َ الإ മനുഷ്യനെ الض ُّ ر ّ ُ ഉപദ്രവം, ബുദ്ധിമുട്ട്, കഷ്ടത അവൻ നമ്മെ വിളിക്കും, പ്രാർത്ഥിക്കുന്നതാണ് അവന്റെ ഭാഗത്തേക്കായി, വശത്തേക്ക് (കിടന്ന്) അല്ലെങ്കിൽ ഇരുന്നുകൊണ്ട് അല്ലെങ്കിൽ നിന്നു കൊണ്ട് എന്നിട്ട് നാം തുറവിയാക്കുമ്പോൾ, നീക്കം ചെയ്താൽ ع َ ن ْ ه ُ അവനിൽ നിന്ന് ض ُ ر َّ ه ُ അവന്റെ ഉപദ്രവം, ബുദ്ധിമുട്ട് م َ ر َّ അവൻ നടക്കും ഇല്ലാത്തപോലെ അവൻ നമ്മെ വിളിച്ചിട്ട്, പ്രാർത്ഥിച്ചിട്ട് (ഇല്ലാത്ത പോലെ) ഒരു ഉപദ്രവത്തിലേക്കും, ബുദ്ധിമുട്ടിന് വേണ്ടിയും م َ س َّ ه ُ അവനെ ബാധിച്ച അപ്രകാരം അലങ്കാരമാക്ക (ഭംഗിയാക്ക) പ്പെട്ടിരിക്കുന്നു അതിരുകവിയുന്നവർക്ക് അവരായികൊണ്ടിരിക്കുന്നത് അവർ പ്രവർത്തിക്കും. മനുഷ്യന്റെ പൊതുവെയുളള ഒരു ദുഃസ്വഭാവമാണിതും. വ ല്ല ബുദ്ധിമുട്ടോ, വിഷമമോ അനുഭവപ്പെടുമ്പോൾ വിനയഭാവത്തോടെ ന വിളിച്ചു പ്രാർത്ഥിക്കും, കിടന്നും ഇരുന്നും നിന്നുമൊക്കെ അല്ലാഹുവിലേക്ക് തന്നെ സഹായിക്കുവാൻ അല്ലാഹു മാത്രമാണെന്ന് അവന്റെ വാക്കിലും ഭാവത്തിലും അവൻ പ്രകടിപ്പിക്കും. ആ ബുദ്ധിമുട്ടും വിഷമവും അല്ലാഹു നീക്കിക്കൊ -ടുത്താലോ? മുമ്പ് കഴിഞ്ഞതൊന്നും അവൻ ഓർമിക്കുകയില്ല. അതിൽ നന്ദി പ്രകടിപ്പിക്കുകയുമില്ല. പിന്നീടുളള അവന്റെ നടപടിയും നിലപാടും കണ്ടാൽ, മുമ്പൊരിക്കലും അല്ലാഹുവിനെ അവന് വിളിച്ചു പ്രാർത്ഥിക്കേണ്ടി വന്നിട്ടില്ലെന്ന് തോന്നും . ഇത് നന്ദികേടും , നീതിലംഘനവുമാണല്ലോ. ഇത്തരക്കാർക്ക് അവർ ചെയ്യുന്നതൊക്കെ ഭൂഷണമായി തോ ന്നുന്നതാണ്. അഥവാ പിശാച് അങ്ങനെ തോന്നിപ്പിക്കും. ഈ ദുഃസ്വഭാവം സത്യവിശ്വാസികളിൽ ഉണ്ടായിക്കൂടാ എന്നത്രെ ഇതിലടങ്ങിയിരിക്കുന്ന പാഠം. നബി പറയുന്നു: " സത്യവിശ്വാസികളുടെ കാര്യം ആശ്ചര്യം തന്നെ ! അവന് അല്ലാഹു ഏത് കാര്യം വിധിച്ചാലും അതവന് ഗുണകരമാകാതിരിക്കുകയില്ല. അതായത്, അവന് വല്ല കഷ്ടതയും ബാധിച്ചാൽ അവൻ ക്ഷമിക്കും. അങ്ങനെ, അതവന് ഗുണമായിത്തീരും. അവന് വല്ല സന്തോഷവും ബാധിച്ചാൽ അവൻ നന്ദിചെയ്യും. അങ്ങ നെ അതും അവന് ഗുണമായിത്തീരും ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കും ഇല്ല.' (മു)
10:13–14

وَلَقَدۡ أَهۡلَكۡنَا ٱلۡقُرُونَ مِن قَبۡلِكُمۡ لَمَّا ظَلَمُواْ وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَمَا كَانُواْ لِيُؤۡمِنُواْۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ

ثُمَّ جَعَلۡنَٰكُمۡ خَلَـٰٓئِفَ فِي ٱلۡأَرۡضِ مِنۢ بَعۡدِهِمۡ لِنَنظُرَ كَيۡفَ تَعۡمَلُونَ

(13) നിങ്ങളുടെ മുമ്പ് (പല) തലമുറകളെ, അവർ അക്രമം പ്രവർത്തിച്ചപ്പോൾ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട് ; അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളുമായി അവരുടെ അരികെ ചെല്ലുകയും ചെയ്തിരുന്നു (എന്നിട്ടും) അവർ വിശ്വസിക്കുവാൻ (തയ്യാർ) ആയിരുന്നതുമില്ല. അപ്രകാരമത്രെ, കുറ്റവാളികളായ ജനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നത്. (14) പിന്നീട്, അവരുടെ ശേഷം (ഇതാ) നിങ്ങളെ ഭൂമിയിൽ നാം (അവരുടെ) പിൻഗാമികളാക്കിയിരിക്കുന്നു; നിങ്ങൾ എങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് നാം (പരിശോധിച്ചു) നോക്കുവാൻ വേണ്ടി. (13) തീർച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് തലമുറകളെ, കാലക്കാരെ നിങ്ങളുടെ മുമ്പ് അവർ അക്രമം ചെയ്തപ്പോൾ അവർക്ക് വരുക (ചെല്ലുക) യും ചെയ്തു, വന്നുതാനും അവരുടെ റസൂലുകൾ തെളിവുകളുമായി അവരായിത്തീർന്നതുമില്ല അവർ വിശ്വസിക്കുവാൻ (തയ്യാർ) അപ്രകാരം, അതുപോലെ നാം പ്രതിഫലം നൽകുന്നു ജനങ്ങൾക്ക് കുറ്റവാളികളായ (14) َ ّ ُ ത പിന്നീട് നിങ്ങളെ നാം ആക്കി ِ ف َ ങخ َ لا പിൻഗാമികൾ, പിന്നിൽ വന്നവർ الأر ْ ض ِ في ِ ഭൂമിയിൽ അവരുടെ ശേഷം നാം നോക്കുവാൻ വേണ്ടി ك َ ي ْ ف َ എങ്ങിനെ നിങ്ങൾ പ്രവർത്തിക്കുന്നു (എന്ന്). ഈ വചനങ്ങളിലടങ്ങിയ ആശയം വ്യക്തമാണ്. അതതു കാലത്തെ ദൈവ -ദൂതന്മാർ അവരവരുടെ ജനങ്ങൾക്ക് വേണ്ടത്ര തെളിവുകൾ സഹിതം ഉപദേശം ന ൽകിക്കൊണ്ടിരുന്നു. എന്നിട്ടും അത് സ്വീകരിക്കാതെ നിഷേധത്തിലും ധിക്കാരത്തിലും മുഴുകുകയാണ് പല തലമുറകളും ചെയ്തത്. അതിനാൽ അവർ അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായി. എനി, നിങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് പരീക്ഷിച്ചു വേണ്ടി ഇപ്പോൾ നിങ്ങളെയും ഇതാ രംഗത്തിറക്കിയിരിക്കുന്നു എന്ന് ചുരുക്കം. അവരെപ്പോലെ നിങ്ങളും ചെയ്യുകയാണെങ്കിൽ നിങ്ങളുടെയും ഗതി നാശം തന്നെയായിരിക്കുമെന്നുളള ഒരു താക്കീതാണിതിൽ ധ്വനിക്കുന്നത്. നബി അരുളിച്ചെയ്തതായി അബൂസ-ഈദ് (റ) ഉദ്ധരിക്കുന്നു: "നിശ്ച -യമായും ഇഹലോകം മധുരമയവും, പച്ചപിടിച്ചതുമാകുന്നു. അല്ലാഹു അതിൽ നിങ്ങളെ (മാറിമാറി വരുന്ന) പിൻഗാമികളാക്കിക്കൊണ്ടിരിക്കുന്നതും, എന്നിട്ട് നിങ്ങൾ എന്തു പ്രവർത്തിക്കുന്നുവെന്ന് നോക്കുന്നതുമാകുന്നു. അതിനാൽ, നിങ്ങൾ ഇഹലോക ത്തെ സൂക്ഷിക്കുവിൻ. സ്ത്രീകളെയും സൂക്ഷിക്കുവിൻ. കാരണം, ഒന്നാമത്തെ കുഴപ്പം സ്ത്രീകൾ നിമിത്തമായിരുന്നു'. (മുസ്ലിം)
10:15–16

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَاتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا ٱئۡتِ بِقُرۡءَانٍ غَيۡرِ هَٰذَآ أَوۡ بَدِّلۡهُۚ قُلۡ مَا يَكُونُ لِيٓ أَنۡ أُبَدِّلَهُۥ مِن تِلۡقَآيِٕ نَفۡسِيٓۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۖ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ

قُل لَّوۡ شَآءَ ٱللَّهُ مَا تَلَوۡتُهُۥ عَلَيۡكُمۡ وَلَآ أَدۡرَىٰكُم بِهِۦۖ فَقَدۡ لَبِثۡتُ فِيكُمۡ عُمُرٗا مِّن قَبۡلِهِۦٓۚ أَفَلَا تَعۡقِلُونَ

(15) വ്യക്തമായ തെളിവുകളായികൊണ്ട് നമ്മുടെ ആയത്തു (വചനം) അവർക്ക് ഓതിക്കൊടുക്കപ്പെടുന്നതായാൽ, നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവർ പറയുന്നതാണ്: "ഇതല്ലാത്ത ഒരു ക്വുർ-ആൻ (പാരായണ ഗ്രന്ഥം) താൻ കൊണ്ടുവരുക, അല്ലെങ്കിൽ അതിനെ (ഭേദഗതി ചെയ്തു) മാറ്റം വരുത്തുക' എന്ന്! (നബിയേ,) പറയുക: "എന്റെ സ്വന്തം വകയായി അതിനെ മാറ്റം വരുത്തുവാൻ എനിക്ക് പാടില്ല; എനിക്ക് "വഹ്യ്' (ദിവ്യസന്ദേശം) നൽകപ്പെടുന്നതിനെയല്ലാതെ ഞാൻ പിൻപറ്റുന്നില്ല. നിശ്ചയമായും, എന്റെ റബ്ബിനോട് ഞാൻ അനുസരണക്കേട് ചെയ്താൽ, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ ഞാൻ ഭയപ്പെടുന്നു.' (16) പറയുക: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് ഞാനതു ഓതിക്കേൾപ്പിക്കുകയാകട്ടെ, അതിനെപ്പറ്റി നിങ്ങളെ അവൻ അറിയിക്കുകയാകട്ടെ ചെയ്യുമായിരുന്നില്ല. ഞാൻ നിങ്ങളിൽ ഇതിന് മുമ്പ് ഒരു (നീണ്ട) പ്രായം കഴിഞ്ഞുകൂടിയിട്ടുണ്ടല്ലോ. അപ്പോൾ, നിങ്ങൾ ബുദ്ധികൊടു (ത്തു ചിന്തി) ക്കുന്നില്ലേ?!' (15) ഓതിക്കേൾപ്പിക്ക (കൊടുക്ക) പ്പെട്ടാൽ അവർക്ക്, അവരിൽ നമ്മുടെ ആയത്തുകൾ തെളിവുകളായി, വ്യക്തങ്ങളായ നിലയിൽ َ لا َ ق പറയുന്നതാണ് َّ ِ ين َ 6ا യാതൊരുകൂട്ടർ പ്രതീക്ഷിക്കാത്ത നാമുമായി കണ്ടുമുട്ടുന്നതിനെ ائ ْ ت ِ നീ (താൻ) വാ, തരുക ഒരു ക്വുർ-ആൻകൊണ്ട്, വല്ല പാരായണ ഗ്രന്ഥത്തെയും ഇതല്ലാത്ത അല്ലെങ്കിൽ അതിനെ മാറ്റം വരുത്തുക, ഭേദഗതി ചെയ്യുക ق ُ ل ْ നീ പറയുക എനിക്കാവുകയില്ല (പാടില്ല) അതിനെ മാറ്റം വരുത്തുവാൻ, ഭാഗത്തു നിന്ന് (വകയായി) എന്റെ സ്വന്തം ഞാൻ പിൻപറ്റുന്നില്ല م َ ا إ ِ لا യാതൊന്നല്ലാതെ എനിക്ക് വഹ്യ് നൽകപ്പെടുന്ന നിശ്ചയമായും ഞാൻ ഭയപ്പെടുന്നു ഞാൻ എതിര് (അനുസരണക്കേട്) ചെയ്തെങ്കിൽ ّ ِ Œ َ ر എന്റെ റബ്ബ്, റബ്ബിനോട് ഒരു ദിവസ ത്തെ ശിക്ഷയെ ع َ ظ ِ ٍ വമ്പിച്ച, മഹാ (16) ق ُ ل ْ നീ പറയുക اللها അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ അത് ഓതുമായിരുന്നില്ല, ഓതിക്കേൾപ്പിക്കില്ലായിരുന്നു നിങ്ങൾക്ക് അവൻ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു ب ِ ه ِ അതിനെപ്പറ്റി തീർച്ചയായും ഞാൻ താമസിച്ചിട്ടുണ്ട്, കഴിഞ്ഞുകൂടുകയുണ്ടായി ف ِ ي ُ م ْ നിങ്ങളിൽ, നിങ്ങൾക്കിടയിൽ ع ُ م ُ رًا പ്രായം ഇതിന്റെ (അതിന്റെ) മുമ്പ് അപ്പോൾ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ. قرآن (ക്വുർ-ആൻ) എന്ന വാക്കിന് അധികമായി അതിന്റെ ആദ്യത്തിൽ لا എന്ന അവ്യയം ചേരുമ്പോൾ അതുകൊണ്ട് വിശുദ്ധ ക്വുർ-ആൻ പ്രത്യേകം ഉദ്ദേശിക്കപ്പെടുന്നു. മക്കാമുശ്രിക്കുകളെക്കുറിച്ചാണ് ഈ വചനങ്ങളിലെ പരാമർശം. ക്വുർ-ആന്റെ തത്വസിദ്ധാന്തങ്ങൾ സ്വീകരിക്കുവാൻ തയ്യാറില്ലാത്ത അവർ, നബി യോട് പറയുകയാണ്: ഏകദൈവസിദ്ധാന്തം, പരലോകം, പുനർജ്ജീവിതം പോലെയുളള വിഷയങ്ങളടങ്ങിയ ഈ ക്വുർ-ആൻ അല്ലാത്ത വേറെവല്ല ക്വുർ-ആനും നീ കൊണ്ടുവന്നാൽ, ലെ്ലങ്കിൽ ഇതിൽ ആവശ്യമായ ഭേദഗതികൾ ചെയ്തു ഇതിനൊരു മാറ്റം വരുത്തിയാൽ, ഞങ്ങൾ ഇത് സ്വീകരിച്ചുകൊളളാമെന്ന്. ഇവരോട് പറയുവാൻ ല്ലാഹു കൽപിച്ച മറുപടിയുടെ സാരം ഇതാണ്: ഇത് എന്റെ വകയല്ല, അല്ലാഹുവിന്റെ വകയാണ്. ത് അതേപടി പിൻപറ്റുകയല്ലാതെ എനിക്ക് നിവൃത്തിയില്ല. അതിൽ വല്ല മാറ്റത്തി -രുത്തലും വരുത്തിയാൽ ഞാൻ ക്വിയാമത്തു നാളിൽ അതിഭയങ്കരമായ ശിക്ഷ അനുഭവിക്കേണ്ടി വരും. നിങ്ങൾക്ക് ഇത് ഓതിക്കേൾപ്പിക്കുവാനും , അതിലെ സിദ്ധാന്തങ്ങൾ നിങ്ങളു ടെ മുമ്പിൽ വെക്കുവാനും ഞാൻ സ്വയം മുതിർന്നതല്ല, അല്ലാഹുവിന്റെ ഉദ്ദേശ്യവും കൽപനയും അനുസരിച്ചാണ്. കുറേ കാലത്തോളം - നാല്പതു കൊല്ലക്കാലം - ഇതിന് മുമ്പ് നിങ്ങളുടെ ഇടയിൽ നിങ്ങളെപ്പോലെ ഒരുവനായി ഞാൻ കഴിഞ്ഞുകൂടുകയുണ്ടായി. അന്നൊന്നും ഞാൻ ഇങ്ങനെ പറയുകയും ചെയ്യുകയുമുണ്ടായില്ല. നെ്നപ്പറ്റി അന്നൊന്നും നിങ്ങൾക്ക് ആക്ഷേപമുണ്ടായിരുന്നില്ല. ഇപ്പോൾ - ഈ വാ ർദ്ധക്യത്തിലേക്ക് തിരിയുകയും ബുദ്ധി ഉറക്കുകയും ചെയ്ത കാലത്ത്നിങ്ങെ ള സമീപിക്കുവാൻ തുടങ്ങിയത് എന്റെ ഇച്ഛകൊണ്ടല്ലെന്നും, അല്ലാഹുവിന്റെ കൽപനക്ക് വിധേയനായിട്ടായിരിക്കുമെന്നും നിങ്ങൾ ബുദ്ധി കൊടുത്ത് ആലോചിച്ചാൽ നിങ്ങൾക്കുതന്നെ ബോദ്ധ്യപ്പെടുന്നതാണ്. നിങ്ങൾക്ക് ഒന്ന് ചിന്തിച്ചു നോക്കിക്കുടെ?! റോമാചക്രവർത്തി ഹിറക്വലിയൂസിനെ ഇസ്ലാമിലേക്ക് കഷണിച്ചുകൊണ്ടുളള നബി യുടെ കത്ത് കിട്ടിയപ്പോൾ, അവിടെ (ശാമിൽ) കച്ചവടാർത്ഥം ചെന്നിരുന്ന അബൂസുഫ്യാനെയും മറ്റും ദർബാറിൽ വിളിച്ചു വരുത്തി നബി യെക്കുറിച്ച് രാജാവ് പലതും ചോദിച്ചറിഞ്ഞ സംഭവം പ്രസിദ്ധമാണ്. അന്ന് അബൂസുഫ്യാൻ (റ ) മുസ്ലിമായിരുന്നില്ല. നബി യുടെ ശത്രുക്കളുടെ നേതാവ് കൂടിയായിരുന്നു. എന്നിട്ടും മു മ്പ് നബി കളവ് പറഞ്ഞിരുന്നതായി നിങ്ങൾ അദ്ദേഹത്തെപ്പറ്റി തെറ്റിദ്ധരിച്ചി -രുന്നുവോ എന്ന ഹിറക്വലിയൂസിന്റെ ചോദ്യത്തിന് അബൂസുഫ്യാൻ (റ) ഉത്തരം നൽകിയത് 'ഇല്ല' എന്നായിരുന്നു. അപ്പോൾ ഹിറക്വലിയൂസ് പറഞ്ഞു: "എന്നാലദ്ദേഹം, ജ നങ്ങളെപ്പറ്റി കളവ് പറയാതിരിക്കുകയും, അതോടെ അല്ലാഹുവിനെപ്പറ്റി കളവ് പറ -യുവാൻ ശ്രമിക്കുകയും ചെയ്യുകയുണ്ടാവില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.' ഇതുപോലെ അബിസീനിയരാജാവായ നജ്ജാശീ (നെഗാശീ) യുടെ മുമ്പിൽവെച്ച് നബി യെ പരിചയപ്പെടുത്തിയ കൂട്ടത്തിൽ അബീത്വാലിബും (റ) ഇപ്രകാരം പറഞ്ഞിരുന്നു ; "ഞങ്ങളിൽ അല്ലാഹു ഒരു റസൂലിനെ അയച്ചു തന്നിരിക്കുന്നു. അദ്ദേഹത്തിന്റെ സത്യതയും, തറവാടും, വിശ്വസ്തതയും ഞങ്ങൾക്കറിയാവുന്നതാണ്. അദ്ദേഹം നാൽ പതുകൊല്ലം ഞങ്ങൾക്കിടയിൽ
10:17–18

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡمُجۡرِمُونَ

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

(17) അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കിൽ അവന്റെ "ആയത്തു' (വചനം) കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാൾ അക്രമി ആരുണ്ട്?! നിശ്ചയമായും കാര്യം, കുറ്റവാളികൾ വിജയിക്കുകയില്ല. (18) അല്ലാഹുവിനുപുറമെ, തങ്ങൾക്ക് ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവർ ആരാധിച്ചുവരുന്നു; "ഇവർ ധ ആ ആരാധ്യവസ്തുക്കൾ പ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാകുന്നു' വെന്ന് അവർ പറയുകയും ചെയ്യുന്നു. പറയുക ; "ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങൾ അവന് വിവരമറിയിക്കുകയാണോ?!' അവൻ മഹാപരിശുദ്ധൻ ! അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവൻ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു.' (17) ف َ م َ ن ْ അപ്പോൾ അധികം അക്രമി കെട്ടിച്ചമച്ചവനെ (-രെ) ക്കാൾ َ ജ َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ (മേൽ) വ്യാജം, കളവ് അല്ലെങ്കിൽ വ്യാജമാക്കിയ അവന്റെ ആയത്തു (വചനംലക്ഷ്യം) കളെ إ ِ ن َّ ه ُ നിശ്ചയമായും അത് (കാര്യം) വിജയിക്കുകയില്ല കുറ്റവാളികൾ. (18) അവർ ആരാധിച്ചുവരുന്നു اللها അല്ലാഹുവിനു പുറമെ അവർക്ക് ഉപദ്രവം ചെയ്യാത്തതിനെ അവർക്ക് ഉപകാരവും ചെയ്യാത്ത അവർ പറയുകയും ചെയ്യുന്നു ه َ ؤ ُ لاء ِ ഇവർ, ഇക്കൂട്ടർ ഞങ്ങളുടെ ശുപാർശക്കാരാകുന്നു, ശുപാർശകരാണ് اللها അല്ലാഹുവിന്റെ അടുക്കൽ ق ُ ل ْ നീ പറയുക നിങ്ങൾ വിവരമറിയിക്കുകയോ َ َّ اللها അല്ലാഹുവിന് അവൻ അറിയാത്തതിനെ (അറിയാത്ത കാര്യത്തെ) പറ്റി الس ആകാശങ്ങളിലും الأر ഭൂമിയിലും ഇല്ല (ഇല്ലാത്ത) അവൻ മഹാ പരിശുദ്ധൻ, അവന് സ്തോത്രം അവൻ അത്യുന്നതി പ്രാപിക്കുകയും ചെയ്തിരിക്കുന്നു അവർ പങ്കുചേർക്കുന്നതിൽ നിന്ന് ആരാധിക്കപ്പെടുന്ന വസ്തു - അത് കല്ലോ, മരമോ, മനുഷ്യനോ , ദേവീദേവൻമാരോ, ജീവനുളളതോ, മരണപ്പെട്ടതോ ഏതായാലും ആരാധകൻമാർക്ക് വല്ല ഗുണമോ ദോഷമോ ചെയ്വാൻ കഴിയുന്നതായിരിക്കണം. ല്ലാത്തപക്ഷം, ആരാധന തികച്ചും നിരർത്ഥവും ഫലശൂന്യവുമാകുന്നു. എന്നിട്ടും ഈ മുശ്രിക്കുകൾ വിഗ്രഹങ്ങളെ ആരാധിച്ചു വരികയാണ്. അതിന് അവർ പറയുന്ന ന്യായം വർക്ക് ഗുണമോ ദോഷമോ ചെയ്വാൻ കഴിയുമെന്നല്ല. അവ അല്ലാഹുവിന്റെ മുമ്പിൽ തങ്ങൾക്ക് ശുപാർശക്കാരായി വരുമെന്നും, അങ്ങനെയുള്ള തങ്ങളെ ശിക്ഷയിൽ നിന്ന് ഒഴിവാ -ക്കുമെന്നുമാകുന്നു. എന്നാൽ, അങ്ങനെയുള്ള ശുപാർശക്കാർ ആകാശഭൂമിയിൽ ടയുമില്ല. ഉെണ്ടങ്കിൽ അല്ലാഹു അറിയണമല്ലോ. എന്നിരിക്കെ, ആ വാദത്തിന്റെ അർത്ഥം, അല്ലാഹുവിനറിയാത്ത ചില ശുപാർശക്കാർ അവന്റെ അടുക്കൽ സ്വാധീനം ചെലുത്തുന്നവരായി നിലവിലുണ്ട് എന്നാണല്ലോ. ഇത്തരം സങ്കൽപങ്ങളിൽ നിന്നെല്ലാം തന്നെ അല്ലാഹു മഹാ പരിശുദ്ധനും, അത്യുന്നതനുമാകുന്നു. ശുപാർശകൻമാരെ സംബന്ധിക്കുന്ന ഇതുപോലെയുളള പ്രസ്താവ -നകൾ വിഗ്രഹാരാധകൻമാരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതുന്നത് തികച്ചും തെറ്റാകുന്നു. ഉപകാരവും ഉപദ്രവവും ചെയ്വാനുളള യഥാർത്ഥ കഴിവ് അല്ലാഹുവി ന് തന്നെയാണുളളതെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് ആ മുശ്രിക്കുകളും ഈ ശുപാ ർശവാദംകൊണ്ടുവരുന്നതെന്ന് ഓർക്കണം. അവർ ആരാധിക്കുന്ന കല്ലുകളോ തങ്ങൾക്ക് ശുപാർശ നടത്തുമെന്നല്ല അവർ പറയുന്നതിന്റെ ഉദ്ദേശ്യം. അവ ഏത് മഹാൻമാരുടെ - ദേവിദേവൻമാരുടെ---പേരിൽ പ്രതിഷ്ഠിതങ്ങളാണോ അവർ തങ്ങൾക്കുവേണ്ടി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നാണ് അവരുദ്ദേശിക്കുന്നത്. പ്പോൾ, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ശിർക്കാണെന്നു സമ്മതിക്കുകയും, അതേ സമയത്ത് അവർ പറയുന്ന അതേ ന്യായം പറഞ്ഞുകൊണ്ട് വല്ല മഹാന്മാരെയും വിളിച്ചു പ്രാർത്ഥിക്കുക , അവരവരുടെ ക്വബ്ർസ്ഥാനങ്ങളിലേക്ക് നേർച്ച വഴിപാടുകൾ നടത്തുകേ പാലെയുളള ആരാധനാകർമങ്ങൾ ചെയ്യുന്നവർക്കും ബാധകം തന്നെയാണിത്. ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസീ എഴുതിയ ഒരു ഭാഗം ഇവിടെ നേരെ പകർത്തുന്നു വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകൻമാരുടെയും മഹാത്മാക് കളുടെയും രൂപത്തിലാണ് അവർ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമ -കളുടെ ആരാധനയിൽ തങ്ങൾ ഏർപ്പെടുമ്പോൾ ആ മഹാത്മാക്കൾ അല്ലാഹുവിന്റെ അരികെ തങ്ങൾക്ക് ശുപാർശകരാകുമെന്ന് അവർ ജൽപിക്കുകയും ചെയ്തു. മഹാത്മാക്കളുടെ ക്വബ്റുകളെ ആദരിക്കുന്നതിൽ അനേകം "പടപ്പുകൾ' ഇക്കാ -ലത്ത് ഏർപ്പെട്ടിട്ടുളളതും ഇതിന് തുല്യമാണ്. തങ്ങൾ അവരുടെ ക്വബ്റുകളെ ആദരിച്ചാൽ അവർ അല്ലാഹുവിങ്കൽ തങ്ങൾക്ക് ശുപാർശകരാകുമെന്നാണ് അവരുടെ വിശ്വാസം.'
10:19

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ

(19) മനുഷ്യർ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല; എന്നിട്ടവർ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ റബ്ബിങ്കൽനിന്നും ഒരു വാക്യം മുൻ കഴിഞ്ഞിട്ടില്ലായിരുന്നെങ്കിൽ, അവർ യാതൊന്നിൽ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതിൽ അവർക്കിടയിൽ തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. ,8,8 ,8 48 4848 (19) ആയിരുന്നില്ല الن َّ اس ُ മനുഷ്യർ ഒരു സമുദായമല്ലാതെ എന്നിട്ടവർ ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി ഇല്ലായിരുന്നെങ്കിൽ ഒരു വാക്ക്, വാക്യം അത് മുൻകഴിഞ്ഞു, മുൻകഴിഞ്ഞ നിന്റെ റബ്ബിങ്കൽനിന്ന് തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു അവർക്കിടയിൽ ف ِ يم َ ا യാതൊന്നിൽ ِ هي ِ ف അതിൽ അവർ ഭിന്നിച്ചുവരുന്നു ആദ്യകാലത്ത് മനുഷ്യരെല്ലാം തൗഹീദിൽ നിലകൊളളുന്ന ഏക സ മുദായമായിട്ടായിരുന്നു ജീവിച്ചുപോന്നിരുന്നത്. പിന്നീട് കുറെ കഴിഞ്ഞാണ് വരിൽ ശിർക്കും ഭിന്നിപ്പും കടന്നുകൂടിയത്. ഭിന്നിച്ചവരെ ശിക്ഷിച്ചും ഭിന്നിക്കാത്തവരെ രക്ഷിച്ചുംകൊണ്ട് അവർക്കിടയിൽ നടപടി എടുക്കൽ പരലോക ജീവിതത്തിൽ വെച്ചായിരിക്കുമെന്ന് അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോൾ രണ്ടു കൂട്ടർക്കുമിടയിലുളള ഒരവസാന തീരുമാനമുണ്ടാക്കി നടപടി എടുക്കാത്തത് എന്ന് സാ രം. നൂഹ് നബി (-അ) യുടെ സമുദായത്തിൽനിന്നാണ് വിഗ്രഹാരാധനയുടെ തുടക്കം കുറിച്ചതെന്നും, അതിന്റെ ഉൽഭവം ഇന്നിന്നപ്രകാരമാണുണ്ടായതെന്നും ഇബ്നു അബ്ബാസ് (റ ) ൽ നിന്ന് ബുഖാരീ (റ) ഉദ്ധരിച്ച വിവരം നാം ഇതിന് മുമ്പ് ഉദ്ധരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരം സൂറത്തുനൂഹിനുശേഷം കൊടുത്തിട്ടുളള വ്യാഖ്യാനക്കുറിപ്പിലും കാണാവുന്നതാണ്.
10:20

وَيَقُولُونَ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۖ فَقُلۡ إِنَّمَا ٱلۡغَيۡبُ لِلَّهِ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

(20) അവർ പറയുന്നു: "അവന്ന് (നബിക്ക്) അവന്റെ റബ്ബിങ്കൽ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കപ്പെടാത്തതെന്ത് എന്നാൽ, പറയുക : അദൃശ്യകാര്യം അല്ലാഹുവിന് മാത്രമാണ് (അറിവുളളത്);. ആകയാൽ, നിങ്ങൾ കാത്തിരിക്കുവിൻ, നിശ്ചയമായും ഞാൻ, നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെ ട്ടവനാകുന്നു. (20) അവർ പറയുന്നു ഇറക്കപ്പെട്ടു കൂടേ, എന്തുകൊണ്ട് ഇറക്കപ്പെട്ടില്ല അവന്റെ മേൽ, അവന് آي َ ة ٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും അവന്റെ റബ്ബിങ്കൽനിന്ന് ف َ ق ُ ل ْ എന്നാൽ പറയുക നിശ്ചയമായും മറഞ്ഞ കാര്യം (മാത്രം ആകുന്നു) اللهِ َّ ِ അല്ലാഹുവിന് (മാത്രം ആകുന്നു) അതിനാൽ നിങ്ങൾ നോക്കിയിരിക്കു (കാത്തിരിക്കു) വിൻ നിശ്ചയമായും ഞാൻ നിങ്ങളോടൊപ്പം നോക്കി (കാത്ത്) ഇരിക്കുന്നവരിൽ പെട്ടവനാണ്. നബി യുടെ സത്യതക്ക് തെളിവിന്റ പോരായ്മ നിമിത്തം സംശയം അല്ല മുശ്രിക്കുകൾ ഒരു ദൃഷ്ടാന്തത്തിന് ആവശ്യപ്പെടുന്നത്. നബി യെ ഉത്തരംമുട്ടിച്ചു ജയഭേരി അടിക്കുകയാണ് അവരുടെ ഉദ്ദേശ്യം. മൂസാ നബി(-അ) വടിയും കൈയും ദൃഷ്ടാന്തമായി ഉണ്ടായിരുന്നതുപോലെയോ, സ്വാലിഹ് നബി (അ) ഒട്ടകം ദൃഷ്ടാന്തമായിരുന്നതു -പോലെയോ ഉളള ഒരു പ്രത്യക്ഷ പ്രകൃതി ദൃഷ്ടാന്തം എന്തുകൊണ്ട് മുഹമ്മദ് കാണിക്കുന്നില്ല എന്നാണവർ പറയുന്നത്. ഞങ്ങൾ നിന്നെ വിശ്വസിക്കണമെങ്കിൽ , ഭൂമിയി ൽ നിന്ന് ഞങ്ങൾക്കൊരു ഉറവ് നീ പൊട്ടിയൊഴുക്കിത്തരണം, അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവണം, അല്ലെങ്കിൽ നീ ആകാശത്തുനിന്ന് കഷ്ണങ്ങൾ വീഴ്ത്തണം, അല്ലെങ്കിൽ നീ അല്ലാഹുവിനെയും മലക്കുകളെയും കൊണ്ടുവരണം, അല്ലെങ്കിൽ സ്വർണം കൊണ്ടുളള ഒരു വീട് നിനക്കുണ്ടായിരിക്കണം, ലെ്ലങ്കിൽ നീ ആകാശത്തിലൂടെ കയറിപ്പോകണം എന്നൊക്കെ ചില ദൃഷ്ടാന്തങ്ങൾ അവർ സ്വയം തന്നെ നിർണയിച്ചാവശ്യപ്പെട്ടിട്ടുളള കഥ സൂഃ 90--93 ൽ കാണാവുന്നതാണ്. ഇത്തരത്തിൽ പെട്ട വല്ല കാര്യങ്ങളുമായിരിക്കും അവർ ദൃഷ്ടാന്തം കൊണ്ടു -ദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്നു. ദൃഷ്ടാന്തം നൽകുന്ന കാര്യം - അത് ആർക്ക്, എപ്പോൾ, എങ്ങിനെ വേണെ മന്നല്ലാമുളള പെട്ടതാണ്. അദൃശ്യജ്ഞാനം -അല്ലാഹുവിനേ ഉളളൂ. അതുകൊണ്ട് എന്നോട് ദൃഷ്ടാന്തം ആവശ്യപ്പെട്ടിട്ട് കാര്യ -മില്ല. അല്ലാഹു ചെയ്വാൻ പോകുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നാം ഇരുകൂട്ടരും കാത്തിരിക്കുക. എന്നൊക്കെയാണ് അവർക്ക് നൽകുവാൻ കൽപിച്ച മറു -പടിയുടെ താൽപര്യം. ദൃഷ്ടാന്തം കാണിക്കുവാൻ നബി കഴിവില്ലെന്ന് അറിയിച്ചതോടൊപ്പം തന്നെ, അവർക്ക് കനത്ത ഒരു താക്കീത് കൂടിയാണ് ഈ മറുപടി. വിഭാഗം - 3
10:21

وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ

(21) മനുഷ്യർക്ക് ബാധിച്ച വല്ല കഷ്ടതക്കും ശേഷം, അവർക്ക് നാം ഒരു കാരുണ്യത്തെ ആസ്വദിപ്പിക്കുന്നതായാൽ, അപ്പോൾ (അതാ) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ അവർക്കൊരുതന്ത്രം! പറയുക : "അല്ലാഹു അതിവേഗം തന്ത്രം ചെയ്യുന്നവനാകുന്നു.' (ഹേ, തന്ത്രക്കാരേ,) നിശ്ചയമായും നമ്മുടെ ദൂതൻമാർ, നിങ്ങൾ തന്ത്രം പ്രവർത്തിക്കുന്നത് രേഖപ്പെടുത്തുന്നതാണ്. (21) നാം ആസ്വദിപ്പിച്ചാൽ, രുചി നോക്കിച്ചാൽ الن ّ َ اس َ മനുഷ്യരെ, മനുഷ്യർക്ക് ْ َ ة ً َ ر വല്ല കാരുണ്യവും ശേഷമായി ഒരു (വല്ല) കഷ്ടതയുടെ അവരെ ബാധിച്ച, സ്പർശിച്ച അപ്പോൾ അവർക്ക് (ഉണ്ടായിരിക്കും) م َ ك ْ ر ٌ ഒരു തന്ത്രം (കുത്തിത്തിരിപ്പ്വഞ്ചന) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ق ُ ل ِ പറയുക ُ َّ اللها അല്ലാഹു അതി (കൂടുതൽ) വേഗതയുളളവനാണ് م َ ك ْ رًا തന്ത്രം, തന്ത്രത്തിൽ നിശ്ചയമായും നമ്മുടെ ദുതൻമാർ അവർ എഴുതുന്നു, രേഖപ്പെടുത്തുന്നു നിങ്ങൾ തന്ത്രം പ്രവർത്തിക്കുന്നത്. മനുഷ്യരിൽ പൊതുവെ കാണുന്ന മറ്റൊരു ദുഃസ്വഭാവമാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നത്. അതായത്, വല്ല കഷ്ടതയോ വിഷമമോ ബാധിച്ചുകഴിഞ്ഞശേഷം അല്ലാഹു വല്ല അനുഗ്രഹവും ചെയ്തുകൊടുത്താൽ, അതിന് നന്ദി ത ഏതെങ്കിലും തരത്തിൽ നന്ദികേട് കാണിക്കുക. ഉദാഹരണമായി: കഠിനമാ യ ഒരു വരൾച്ചയോ ക്ഷാമമോ പിടിപെട്ടശേഷം, നല്ല മഴ വർഷിച്ചു ഭൂമിയിൽ വിളക ൾ അഭിവൃദ്ധിപ്പെട്ടുവെന്ന് വിചാരിക്കുക. അത് തങ്ങളുടെ ദൈവങ്ങൾ കനിഞ്ഞതുകൊണ്ടാണെ പറയും ഒരു കൂട്ടർ. ചിലർ തങ്ങൾ വിളിച്ചു തേടാറുളള മഹാത്മാക്കളുടെ വിശേഷിപ്പിക്കും. ഇന്നിന്ന നേർച്ചവഴിപാടുകളും ചടങ്ങുകളും നടത്തിയതുകൊണ്ടാണെന്ന് വേറെ ചിലരും, ഇന്ന നക്ഷത്രവും രാശിയും പ്രകൃതി കനിഞ്ഞതാണെന്നും മറ്റും വേറെയും ചിലർ. ചുരുക്കത്തിൽ , അത് അല്ലാഹു നൽകിയ ഒരനുഗ്രഹമാണെന്നോ അതിന് നന്ദി കാണിക്കുകയാണ്േ വണ്ടതെന്നോ ഉളള ബോധം മിക്കവർക്കും ഉണ്ടായിരിക്കുകയില്ല. ഇങ്ങിനെയുളളവരെ അല്ലാഹു താക്കീത് ചെയ്യുന്നു: അല്ലാഹുവിന് അതിവേഗം തന്ത്രം നടത്തുവാൻ കഴിയും, എന്റെ ദൂതൻമാർ - മലക്കുകൾ - നിങ്ങളുടെ അത്തരം കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട് എന്ന്. അതായത്, നിങ്ങളുടെ ആ കുതന്ത്രങ്ങൾക്ക് അതിനെക്കാൾ വേഗതയിലും ശക്തിയിലും തന്ത്രപരമായ നട -പടികൾ സ്വീകരിക്കുവാൻ അല്ലാഹുവിനു കഴിയും. പക്ഷേ, തൽക്കാലം അവൻ നടപ -ടിയൊന്നും എടുക്കാതെ വിടുകയാണ് ചെയ്യുന്നത്. എന്നുവെച്ച് നിങ്ങൾ മന്ന് കരുതേ-−. പരലോകത്ത് വെച്ച് നിങ്ങളുടെമേൽ നടപടി എടുക്കുകതന്നെ ചെ യ്യും. ഇത് ഓർമയിലിരിക്കട്ടെ ! എന്നു താൽപര്യം.
10:22

هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ

(22) അവനത്രെ, കരയിലും, കടലിലും, നിങ്ങളെ നടത്തുന്നവൻ. അങ്ങനെ, നിങ്ങൾ കപ്പലുകളിലായിരിക്കുമ്പോൾ, നല്ല (അനുകൂലമുളള) തായ ഒരു കാറ്റ് നിമിത്തം അവ അവരെ (യാത്രക്കാരെ)യും കൊണ്ട് സഞ്ചരിക്കുകയും, അവരതിൽ സന്തോഷമടയുകയും (ചെയ്യുമ്പോൾ), (അതാ) അവർക്ക് ഒരു കൊടുങ്കാറ്റ് വന്നെത്തി! നാനാഭാഗത്തുനിന്നും അവർക്ക് തിരമാല വന്നെത്തുകയും ചെയ്തു ; തങ്ങൾ വലയം ചെയ്യപ്പെട്ടു (നാശത്തിലകപ്പെട്ടു) വെന്ന് അവർ ധരിക്കുകയും ചെയ്തു. (അപ്പോൾ) കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിയവരായിക്കൊണ്ട് അവർ അവനെ വിളി (-ച്ചു പ്രാർത്ഥി) ക്കുകയായി: "ഇതിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തിത്തരുന്ന പക്ഷം, തീർച്ചയായും ഞങ്ങൾ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകതന്നെ ചെയ്യും. (22) ه ُ و َ അവനത്രെ നിങ്ങളെ നടത്തുന്നവൻ, സഞ്ചരിപ്പിക്കുന്നവൻ കരയിൽ കടലിലും ح َ ت َّ ى അങ്ങനെ, (ഇതു) വരെ നിങ്ങൾ ആയിരുന്നാൽ, ആയിരിക്കുമ്പോൾ കപ്പലുകളിൽ നടക്കുക (സഞ്ചരിക്കുക)യും ِِ م ْ അവരെയും കൊണ്ട്, അവരുമായി ب ِ ر ِ يحٍ ഒരു കാറ്റ് കൊണ്ട്, കാറ്റോടെ, കാറ്റു നിമിത്തം നല്ലതായ, വിശിഷ്ടമായ അവർ സന്തോഷം കൊള്ളുകയും ِ َ ا അതിൽ. അതിനെപ്പറ്റി അവർക്ക് വരുന്നു, വന്നെത്തി ر ِ يح ٌ ഒരു കാറ്റ് ع َ اص ِ ف ٌ കഠിനമായ, ഉഗ്രമായ, കടുത്ത അവർക്ക് വരുകയും ചെയ്തു തിര, തിരമാല, എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തുനിന്നും) അവർ ധരിക്കുക (കരുതുക) യും ചെയ്തു തങ്ങൾ (ആകുന്നു) എന്ന് തങ്ങൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്) അവർ വിളിച്ചു, പ്രാർത്ഥിക്കുകയായി َ َّ اللها അല്ലാഹുവിനെ, അല്ലാഹുവിനോട് തനിച്ചാക്കി (നിഷ്കളങ്ക - മാത്രമാക്കി) യവരായിട്ട് ُ َ ˆ അവന് ِ ّ ين َ കീഴ്വണക്കം , നടപടി, അനുസരണം, മതം തീർച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം ഇതിൽ നിന്ന് ഞങ്ങൾ ആയിരിക്കുക തന്നെ ചെയ്യും الش നന്ദി ചെയ്യുന്നവരിൽ (പെട്ടവർ)
10:23

فَلَمَّآ أَنجَىٰهُمۡ إِذَا هُمۡ يَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغۡيُكُمۡ عَلَىٰٓ أَنفُسِكُمۖ مَّتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ إِلَيۡنَا مَرۡجِعُكُمۡ فَنُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ

(23) എന്നിട്ട്, അവരെ അവൻ രക്ഷപ്പെടുത്തിയപ്പോഴോ, അപ്പോഴതാ, അവർ ന്യായമില്ലാതെ ഭൂമിയിൽ ക്രമം തെറ്റിക്കൊണ്ടിരിക്കുന്നു! ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റൽ നിങ്ങളുടെ സ്വന്തങ്ങൾക്കെതിരെത്തന്നെയായിരിക്കും (ഭവിക്കുന്നത്). (അതെ) ഐഹിക ജീവിതത്തിന്റെ (താൽക്കാലിക) സുഖാനുഭവം! പിന്നീട്, നമ്മിലേക്കാണ് നിങ്ങളുടെ മടങ്ങിവരവ്; അപ്പോൾ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. (23) എന്നിട്ട് (എന്നാൽ) അവരെ അവൻ രക്ഷപ്പെടുത്തിയപ്പോൾ അപ്പോൾ (അതാ) അവർ ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു الأر ْ ض ِ في ِ ഭൂമിയിൽ ന്യായം ഇല്ലാതെ الن ّ َ اس ُ أ َ ഹേ, മനുഷ്യരേ നിങ്ങളുടെ ക്രമം തെറ്റൽ, അക്രമം, ധിക്കാരം (തന്നെ - മാത്രം) നിങ്ങളുടെ സ്വന്തങ്ങൾക്കെതിരെ, നിങ്ങളുടെ സ്വന്തം പേരിൽ (മാത്രംതന്നെ) م َ ت َ اع َ സുഖഭോഗം, ഉപകരണം, സുഖാനുഭവം ജീവിതത്തിന്റെ ദുൻയാവിന്റെ, ഐഹിക പിന്നെ നമ്മിലേക്കാണ് നിങ്ങളുടെ മടക്കം, മടങ്ങി വരവ് അപ്പോൾ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും നിങ്ങൾ ആയിരുന്നതിനെപ്പറ്റി നിങ്ങൾ പ്രവർത്തിക്കും മനുഷ്യന്റെ നന്ദികേടിനെക്കുറിച്ചും, അല്ലാഹുവിന്റെ ദൃഷ്ടാ -ന്തങ്ങളിൽ അവർ കുതന്ത്രം നടത്തുന്നതിനെക്കുറിച്ചും കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചു. അതിന് നല്ലൊരു ഉദാഹരണം ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു. കവലം സാങ്കൽപികമായ ഒരു ഉദാഹരണമല്ലമനുഷ്യരിൽ നടന്നുകൊണ്ടിരിക്കുന്നതും, ഒരു വ്യാഖ്യാനത്തിന്റെയോ വിശദീകരണത്തിന്റെയോ സഹായംകൂടാതെത്തന്നെ മനസ്സിലാകുന്നതുമായ ഒരു ബഹുദൈവ വിശ്വാസികളി ൽ മാത്രമല്ല, ദൈവ നിഷേധികളിൽപോലും ലോക നിയന്താവായ അല്ലാഹുവിന് മാത്രമെ മ നുഷ്യന് യഥാർത്ഥത്തിൽ സഹായം നൽകുവാൻ കഴിവുളളൂവെന്ന ബോധം മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം കൂടിയാണിത്. തനി ഭൗതിക വാദികളായ ആളുകൾപോലും അല്ലാഹു ഈ ഉദാഹരണത്തിൽ പ്രസ്താവിച്ചതുപോലെയുളള വല്ല അത്യാപത്തിലും അകപ്പെട്ടു ഗതിമുട്ടുമ്പോൾ 'ദൈവമേ, ഈശ്വരാ, പടച്ചവനേ' എന്നും മറ്റും വിളിച്ചു നിലവിളിക്കുന്നതും, മേൽപോട്ട് കൈനീട്ടി രക്ഷക്കായി പ്രാർത്ഥിക്കുന്നതും ദുർലഭമല്ല. (റ) പ്രസ്താവിച്ചതായി, അബൂദാവൂദ്, (റ) മുതലായവർ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ചുരുക്കം ഇങ്ങിനെയാണ്: മക്കാ വിജയം ഉണ്ടായപ്പോൾ, നബി യിൽ നിന്ന് രക്ഷപ്പെടുവാൻവേണ്ടി ഇക്രിമത്തുബ്നു അബീജഹൽ (റ) സ്ഥലം വിട്ടോടിപ്പോയി. അദ്ദേഹം കപ്പൽകയറി യാത്രയായി. ഒരു കൊടുങ്കാറ്റു ബാധിച്ചു. കപ്പലിലുളള ഉദ്യോഗസ്ഥൻമാർ കപ്പൽ യാത്രക്കാരോട് പറഞ്ഞു : "നിങ്ങൾ നിഷ്കളങ്കമായി പ്രാർത്ഥന ചെയ്യുവിൻ. ഇപ്പോൾ നിങ്ങളുടെ ദൈവങ്ങളൊന്നും ഉപകരിക്കുന്നതല്ല. ' അപ്പോൾ, ഇക്രിമഃ (റ) പറഞ്ഞു: "നിഷ്കളങ്കതയല്ലാതെ ( അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കലല്ലാതെ) സമുദ്രത്തിൽ വെച്ച് എന്നെ രക്ഷപ്പെടുത്തുകയില്ലെങ്കിൽ, കരയിൽവെച്ചും അതല്ലാതെ എന്നെ രക്ഷപ്പെടുത്തുന്നതല്ല. അല്ലാഹുവേ ! നിന്നോട് ഞാൻ കരാർ ചെയ്യുന്നു: എന്നെ നീ ഇതിൽ നിന്ന് രക്ഷപ്പെടുത്തിയാൽ ഞാൻ മുഹമ്മദിന്റെ അടുക്കൽ ചെന്നു എന്റെ കൈ അദ്ദേഹത്തിന്റെ കൈയിൽ വെക്കുന്നതാകുന്നു. (ഞാൻ മുസ്ലിമായി പ്രതിജ്ഞ നൽകാം) അദ്ദേഹം മാപ്പ് നൽകുന്നവനും , മാന്യനുമായിട്ടാണ് ഞാൻ കാണുന്നത്.' അനന്തരം അദ്ദേഹം മടങ്ങിവന്ന് മുസ്ലിമായി . വിഗ്രഹാരാധകരായ ആ മുശ്രിക്കുകൾപോലും അത്യാപത്ത് വരുമ്പോൾ, രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോടായിരിക്കുമെന്നും , ആ സമയത്ത് മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കുകയില്ലെന്നുമാണല്ലോ അല്ലാഹു ഈ വചനത്തിൽ പ്രസ്താവിച്ചത്. എന്നാൽ, മരണപ്പെട്ടവരോ ജീവിച്ചിരിക്കുന്നവരോ ആയ ചി ല മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് - പ്രാർത്ഥന ( - 6 ) എന്നല്ലാതെ വേറൊരു പേർ കരുതിവശായ ചില മു സ്ലിംകളുടെ സ്ഥിതി, ആ മുശ്രിക്കുകളെക്കാൾ വളരെ ശോചനീയമാണെന്ന് അത്യധികം വ്യ സനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. കാരണം, സാധാരണഗതിയി ൽ ഇവർ പ്രാർത്ഥനകൾ ചെയ്യാറുളളത് അല്ലാഹുവിനോടായിരിക്കുമെങ്കിലും ആപത്തുക ൾ നേരിടുമ്പോൾ, അല്ലാഹുവിനെ വിട്ടേച്ച് ആ മഹാത്മാക്കളെയായിരിക്കും ഇവർ വിളിച്ചു പ്രാർത്ഥിക്കുക. ഇതു സംബന്ധിച്ച് അല്ലാമാ ആലൂസീ (റ) അദ്ദേഹത്തിന്റെ "റൂഹുൽ എന്ന തഫ്സീറിൽ പ്രസ്താവിച്ച ഒരു പ്രസ്താവന ഇവിടെ സ്മർത്തവ്യമത്രെ . അതിന്റെ ചുരുക്കം ഇങ്ങിനെ ഉദ്ധരിക്കാം : ആ സന്ദർഭത്തിൽ മുശ് രിക്കുകൾ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാർത്ഥിക്കുകയില്ലെന്നാണ് ഈ ആയത്ത് കാട്ടിത്തരുന്നത്. നിനക്കറിയാം: ഇന്നു മനുഷ്യർ, അവർക്ക് കരയിലോ കടലിലോ വെച്ച് വല്ല അപായവും നേരിട്ടാൽ, ഉപകാരവും ഉപദ്രവവും ചെയ്യാത്തവരും, കാണുക യും കേൾക്കുകയും ചെയ്യാത്തവരുമായ ആളുകളെയാണ് വിളിക്കുകയെന്ന്. ചിലർ ഖിദ്്വർ, ഇൽയാസ് (അ) എന്നിവരെയും, ചിലർ വേറെ ചിലരെയും , മറ്റുചിലർ ഏതെങ്കിലും മാമിനെയോ അല്ലെങ്കിൽ ശൈഖിനെയോ ആയിരിക്കും വിളിക്കുക. അല്ലാഹുവിനോട് ഭക്തി അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നവരും, ആ വിചാരം മനസ്സിൽ തോന്നുന്നവരും കുറവായിരിക്കും. അപ്പോൾ, ഈ രണ്ടു കൂട്ടരിൽ ആരാണ് കൂടുതൽ നേർമാർഗികളെന്ന് ആലോചിച്ചുനോക്കുക! അല്ലാഹുവിൽ ശരണം!' ഇതേ സാരത്തിലുളള ഒരു പ്രസ്താവന ല്ലാമാ ശൗകാനീ (റ) അദ്ദേഹത്തിന്റെ "ഫത്ഹുൽ ക്വദീറി' ലും പ്രസ്താവിച്ചുകാണാം. എന്നിട്ടദ്ദേഹം പറയുകയാണ് : "ഈ പൈശാചിക വിശ്വാസം അവരെ എവിടെ എത്തിച്ചു -വെന്നും, അവർ എവിടെ എത്തിയെന്നും, ആലോചിച്ചുനോക്കുക!' (ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റൽ - ധിക്കാരം - നിങ്ങൾക്കെതിരിൽതന്നെയായിരിക്കും ഭവിക്കുക) എന്ന വാക്യത്തിലെ താക്കീത് വളരെ ശ്രദ്ധാപൂർവ്വം താക്കീതത്രെ. പാപങ്ങളിലും, അക്രമങ്ങളിലും അതിരുകവിയുന്ന ധിക്കാരികൾ പരലോകശിക്ഷക്ക് പുറമേ ഇഹത്തിൽവെച്ച് തന്നെ അതിന്റെ തിരിച്ചടിയെ നേരിടേണ്ടിവരുമെന്നാണ് അതിലെ സൂചന. അധികാരവും, സ്വാധീനവും നിമിത്തം തോന്നിയവാസത്തിലും അക്രമത്തിലും അതിരുകവിഞ്ഞ ധിക്കാരികൾ ഈ ജീവിതത്തിൽ വെച്ചുതന്നെ അതിന്റെ തിരിച്ചടി അനുഭവിച്ചതിന്റെ എത്രയോ ഉദാഹരണങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ കാണാവുന്നതാകുന്നു . ഇമാം അഹ്മദ്, ബുഖാരീ (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം സ്മരണീയമാണ്; "പാപം ചെയ്തവന് പരലോകത്തുവെച്ച് നൽകുവാൻ കരുതിവെ -ക്കപ്പെട്ട ശിക്ഷക്കുപുറമെ, ഇഹത്തിൽവെച്ചുതന്നെ ശിക്ഷ നൽകപ്പെടുവാൻ ധിക്കാരത്തെക്കാ ളും , കുടുംബബന്ധം മുറിക്കലിനെക്കാളും അവകാശപ്പെട്ടതായി മറ്റൊന്നില്ല. ' അബൂശൈഖ്, ഖത്വീബ്, അബൂനു-അയ്മ്, ദൈലമി(-റ) എന്നിവർ ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാണ്: "മൂന്നു കാര്യങ്ങൾ അവയുടെ ആൾക്കാരിൽ തന്നെ തിരിച്ചടിക്കുന്നതാ ണ്; അതായത്: കുതന്ത്രവും, (പ്രതിജ്ഞ) ലംഘനവും, ധിക്കാരവും ( المكر والنكث والبغى പിന്നീട് (ഈ മൂന്നിനും തെളിവായിക്കൊണ്ട്) നബി ഈ ക്വുർ-ആൻ വചനങ്ങൾ ഓതുകയും الن ّ َ اس ُ أ َ (ഹേ , മനുഷ്യരേ, നിങ്ങളുടെ ധിക്കാരം നിങ്ങളുടെ സ്വന്തങ്ങൾക്കെതിരിൽ തന്നെയായിരിക്കും) (ദുഷിച്ച കുതന്ത്രം അതിന്റെ ആൾക്കാരിലല്ലാതെ വന്നു ഭവിക്കുകയില്ല . (35 : 43), (ആരെങ്കിലും പ്രതിജ്ഞ ലംഘിച്ചാൽ, അവൻ തനിക്കെതിരായിത്തന്നെയാണ് ലംഘിക്കുന്നത്. (48 : 10).
10:24

إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارٗا فَجَعَلۡنَٰهَا حَصِيدٗا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَتَفَكَّرُونَ

(24) ഐഹിക ജീവിതത്തിന്റെ ഉദാഹരണം, ആകാശത്തു നിന്ന് നാം ഇറക്കിയ ഒരു വെളളം പോലെ മാത്രമാകുന്നു. എന്നിട്ട്, മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുളള ഭൂമിയിലെ ചെടി (കൾ) അതുമൂലം ഇടകലർന്നു. അങ്ങനെ, ഭൂമി അതിന്റെ മോടി സ്വീകരിക്കുകയും, അത് അലങ്കൃത- മാകുകയും ചെയ്തപ്പോൾ, തങ്ങൾ അതി (ന്റെ ഉപയോഗമെടുക്കുന്നതി) നു കഴിവുളളവരാണെന്ന് അതിലെ ആൾക്കാർ ധരിക്കുകയും ചെയ്ത- (പ്പോൾ), രാത്രിയിലോ പകലിലോ അതിന് നമ്മുടെ കൽപന വന്നെത്തി. അങ്ങനെ, നാം അതിനെ (അതിലെ വിളയെ) കൊയ്തെടുക് കപ്പെട്ടതു (പോലെ) - തലേദിവസം അത് ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ - ആക്കിത്തീർത്തു. അപ്രകാരം, ചിന്തിക്കുന്ന ജനങ്ങൾക്കുവേണ്ടി നാം "ആയത്തു' (ദൃഷ്ടാന്തം) കൾ വിശദീകരിക്കുന്നു. (24) നിശ്ചയമായും തന്നെ (മാത്രം) م َ ث َ ل ُ ഉദാഹരണം, ഉപമ ജീവിതത്തിന്റെ ദുൻയാവിന്റെ (ഐഹിക) ك َ م َ اء ٍ ഒരു വെളളം (ജലം) പോലെയാണ് നാം അതിനെ ഇറക്കി, ഇറക്കിയ الس ആകാശത്ത് നിന്ന് എന്നിട്ട് കലർന്നു ب ِ ه ِ അതുമൂലം ن َ ب َ ات ُ ചെടി-(കൾ) الأر ْ ض ِ ഭൂമിയിലെ തിന്നുന്നതിൽപെട്ട (ഭക്ഷിക്കുന്ന തരത്തിലുളള) الن ّ َ اس ُ മനുഷ്യർ و َ الأن ْ ع َ ام ُ കാലികളും ح َ ت َّ ى വരെ(ഓളം), അങ്ങിനെ എടുത്തപ്പോൾ, സ്വീകരിച്ചപ്പോൾ الأر ْ ض ُ ഭൂമി അതിന്റെ മോടി അത് അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും و َ ظ َ ن َّ കരുതുകയും, ധരിക്കുകയും അതിന്റെ ആൾക്കാർ അവർ എന്ന് കഴിവുളളവരാണ് (എന്ന്) അതിൻമേൽ, അതിന് അതിന് വന്നു (എത്തി) നമ്മുടെ കൽപന ل َ ي ْ لا രാത്രി അല്ലെങ്കിൽ പകൽ എന്നിട്ട് (അങ്ങിനെ) നാം അതിനെയാക്കി -കൊയ്തെടുക്കപ്പെട്ടത് അത് ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ ب ِ الأم ْ س ِ ഇന്നലെ, തലേന്ന് അപ്രകാരം, അതുപോലെ നാം വിശദീകരിക്കുന്നു الآي َ ات ِ ആയത്തുകൾ, ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ ഒരു ജനതക്ക്, ജനങ്ങൾക്ക് ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന ആകാശത്ത് നിന്ന് ഒരു മഴ പെയ്തു ഭൂമിയിൽ നാനാതരം സസ്യലതാദികൾ തഴച്ചു വളരുകയും, ഭൂമിക്ക് ഭംഗിയും മോടിയും കൂടുകയും, ഫല -മെടുക്കുമാറായെന്ന് ഉടമസ്ഥൻമാർ കരുതിക്കൊണ്ടിരിക്കുകയും ചെയ്തഘട്ടത്തിൽ, ഓർക്കാ -പുറത്ത് പെട്ടെന്ന് വല്ല അത്യാഹിതവും മുമ്പ് വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന് വിള മുഴുവൻ നശിച്ചുപോയി. പാലെയാണ് ഐഹികജീവിതത്തിന്റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാരഭൂഷണങ്ങളും കൺമുമ്പിൽ കാണുമ്പോൾ അത് വളരെ ആകർഷകവും കാമ്യവുമായിത്തോന്നും. സമ്പൂർ ണമാണ്, ശാശ്വ- തമാണ് എന്നൊക്കെ ആൾക്കാർ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കൽ അതെല്ലാം അപ്പാടെ നഷ്ടപ്പെട്ടുപോകുകയായി. ഒന്നുകിൽ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കിൽ ഉടമസ്ഥൻ നശിക്കുന്നു. രണ്ടായാലും ഫലം ഒന്നാണല്ലോ. ഐഹി -കമായ സുഖസൗകര്യങ്ങൾ എത്ര മഹത്തരമായിരുന്നാലും അതിന് നിലനിൽപില്ല. താൽക്കാലികവും നശ്വരവുമാണത്. ആകയാൽ അതിന് അമിതമായ വി ല കൽപിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്ടപ്പെടുത്തുകയോ ചെയ്യരുത് എന്ന് സാരം. ഐഹികജീവിതത്തിന്റെ സ്ഥിതി ഇതാണെങ്കിൽ, പ്രാധാന്യം കൽപിക്കേണ്ടുന്ന ജീവിതം ഏതാണെന്ന് അല്ലാഹു ചുണ്ടിക്കാട്ടുന്നു:--
10:25

وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

(25) അല്ലാഹുവാകട്ടെ, ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ ചൊവ്വായ പാതയിലേക്ക് വഴി ചേർക്കുകയും ചെയ്യുന്നു. (25) ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ അവൻ ക്ഷണിക്കുന്നു, വിളിക്കുന്നു ഭവനത്തിലേക്ക്, വീട്ടിലേക്ക് الس َّ لام ِ ശാന്തിയുടെ , സമാധാനത്തിന്റെ അവൻ വഴി ചേർക്കുന്നു (കാട്ടുന്നു), സൻമാർഗം നൽകുന്നു അവൻ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവർക്ക് പാതയിലേക്ക്, വഴിയിലേക്ക് ചൊവ്വായ, നേരെയുളള നാശം ഭവിക്കാത്ത, ആപത്തും കാലദോഷവും ബാധിക്കാത്ത, അവർണനീയമായ സുഖസൗകര്യങ്ങളോടുകൂടി കാലാകാലം നിലനിൽക്കുന്ന സമാധാനവും ശാന്തിയുമേകുന്ന സ്വർഗലോക മനുഷ്യരെ ക്ഷണിക്കുന്നത്. അതാണ് ഏതു നിലക്കും ഈ ജീവിതത്തെക്കാൾ ഉത്തമവും ശേഷിക്കുന്നതും. അത് നേടാനായിരിക്കണം മത്സരം. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് വഴികാട്ടുന്നുവെന്ന് പറഞ്ഞതിന്റെ അർത്ഥം , ഒരു വ്യവസ്ഥയും അടിസ്ഥാനവുമില്ലാതെ കുറേ ആളുകളെ ചീത്തപ്പെട്ടവരും., കുറേ ആളുകളെ നല്ലവരും ആക്കിവിടുമെന്നല്ലെ -ന്നും, അവൻ നിശ്ചയിച്ചറിയിച്ചുകൊടുത്ത സൽപാതയിൽ ചരിക്കുവാൻ തയ്യാറുളളവരെ സൻമാർഗികളും നല്ലവരും, തയ്യാറില്ലാത്തവരെ ചീത്തപ്പെട്ടവരും ദുർമാർഗികളും ആക്കുകയാണവൻ ചെയ്യുകയെന്നും ഒന്നിലധികം സ്ഥലങ്ങളിൽ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
10:26–27

۞لِّلَّذِينَ أَحۡسَنُواْ ٱلۡحُسۡنَىٰ وَزِيَادَةٞۖ وَلَا يَرۡهَقُ وُجُوهَهُمۡ قَتَرٞ وَلَا ذِلَّةٌۚ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ

وَٱلَّذِينَ كَسَبُواْ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةِۭ بِمِثۡلِهَا وَتَرۡهَقُهُمۡ ذِلَّةٞۖ مَّا لَهُم مِّنَ ٱللَّهِ مِنۡ عَاصِمٖۖ كَأَنَّمَآ أُغۡشِيَتۡ وُجُوهُهُمۡ قِطَعٗا مِّنَ ٱلَّيۡلِ مُظۡلِمًاۚ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

(26) നൻമ ചെയ്തവർക്ക് ഏറ്റവും നല്ലതും ധ നല്ല പ്രതിഫലവും പ കൂടുതലും ഉണ്ടായിരിക്കും. ഇരുളാകട്ടെ, നിന്ദ്യതയാകട്ടെ, അവരുടെ മുഖങ്ങളെ മൂടുകയില്ല. ധ അവർക്ക് അപമാനവും ബാധിക്കുകയില്ല അവർ സ്വർഗത്തിന്റെ ആൾക്കാരാകുന്നു ; അവർ അതിൽ നിത്യവാസികളായിരിക്കും. (27) തിൻമകൾ സമ്പാദിച്ചുവെച്ചവരാകട്ടെ, തിൻമയുടെ പ്രതിഫലം അതിന് തുല്യമായതുകൊണ്ടായിരിക്കും : നിന്ദ്യത അവരെ മൂടുകയും ചെയ്യും. അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുളടഞ്ഞു കൊണ്ടുളള രാത്രിയിൽ നിന്നും (കുറേ) കഷ്ണങ്ങളാൽ അവരുടെ മുഖങ്ങൾ മൂടിയിടപ്പെട്ടപോലെയിരിക്കും. അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു; അവരതിൽ നിത്യവാസികളായിരിക്കും. (26) നൻമ പ്രവർത്തിച്ചവർക്ക് ഏറ്റവും നല്ലത് വർദ്ധനവും, കൂടുതലും മൂടുകയുമില്ല, ചേരുകയുമില്ല അവരുടെ മുഖങ്ങളെ ق َ تر َ ٌ - ഇരുൾ( കറുപ്പ്) പൊടിപടലം َّ ٌ و َ لاœ ِ ذ നിന്ദ്യതയുമില്ല. അക്കൂട്ടർ ആൾക്കാരാണ്, ഉടയവരാണ് സ്വർഗത്തിന്റെ ْ ُ അവർ َ ا ف ِ അതിൽ ശാശ്വതൻമാരാണ്, സ്ഥിരവാസികളാണ്. (27) സമ്പാദിച്ചവർ, ചെയ്തുവെച്ചവർ الس തിൻമകളെ ج َ ز َ اء ُ പ്രതിഫലം, കൂലി തിൻമയുടെ അതുപോലെത്തന്നെ, അതിന് തുല്യമാണ് അവരെ മൂടും, ٌ َّœ ِ ذ നിന്ദ്യത, എളിമ അവർക്കില്ല َ ن ِ م ِ َّ اللها അല്ലാഹുവിങ്കൽ നിന്ന് ഒരു രക്ഷകനും, രക്ഷപ്പെടുത്തുന്ന ഒരാളും മൂടിയിടപ്പെട്ടപോലെ അവരുടെ മുഖങ്ങൾ കഷ്ണങ്ങൾ, തുണ്ടങ്ങൾ الل രാത്രിയിൽ നിന്നുളള, രാത്രിയുടെ ഇരുളടഞ്ഞ നിലയിൽ അക്കൂട്ടർ الن നരകക്കാരാകുന്നു അവർ അതിൽ സ്ഥിരവാസികളാകുന്നു, ശാശ്വതരാണ് دَار ُ السلام (സമാധാനത്തിന്റെ ഭവനം) ആകുന്ന സ്വർഗത്തിലേക്കാണ് അല്ലാഹു ജനങ്ങളെ ക്ഷണിക്കുന്നതെന്ന് കഴിഞ്ഞ വചനത്തിൽ പറഞ്ഞു. ആ ഭവനം ആർക്കാണ് ലഭിക്കുകയെന്നും, അവിടെ അവരുടെ സ്ഥിതിയെന്തായിരിക്കുമെന്നും ആദ്യത്തെ വചനത്തിൽ വിവരിക്കുന്നു. തുടർന്നുകൊണ്ട് അല്ലാഹു സദാ താക്കീത്െ ചയ്തുകൊണ്ടിരിക്കുന്ന നിന്ദ്യതയുടെ ഭവനമാകുന്ന നരകം ആർക്കാണ് ലഭിക്കുക -യെന്നും, അവരുടെ സ്ഥിതി എന്തായിരിക്കമെന്നും രണ്ടാമത്തെ വചനത്തിലും വിവരിക്കു -ന്നു. ഓരോ നൻമക്കും ചുരുങ്ങിയത് അതിന്റെ പത്തിരട്ടിയും, എഴുനൂറിരട്ടിവരെയും പ്രതിഫലം നൽകപ്പെടുമെന്നും, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അതിലും കൂടുതൽ ഇരട്ടി ലഭിക്കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുളളതാണ്. (2 : 261) അതാണ് الحسنى (ഏറ്റവും നല്ല പ്രതിഫലം) എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇരട്ടിക്കണക്കി ലും കവി -ഞ്ഞതും, അതിനെക്കാൾ ഉപരിയായതുമായ വേറെയും മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കുവാനിരിക്കുന്നുവെന്നത്രെ وزيادة ( കൂടുതലും ഉണ്ട്) എന്ന വാക്ക് കാണിക്കുന്നത്. ഈ "കൂടുതൽ' എന്താണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്ലാഹുവിന്റെ തിരുമുൽകാഴ്ചയാണതുകൊണ്ട് ഉദ്ദേശ്യമെന്നും, അതിൽ കവിഞ്ഞൊരു മഹാഭാഗ്യം വേറെയില്ലെന്നും പല ഹദീഥുകളിൽ നിന്നും , രിവാ -യത്തുകളിൽ നിന്നും വ്യക്തമാകുന്നു.അബൂബക്ർ, ഹുദൈഫത്തുബ്നുൽയമാൻ, ഇബ്നു അബ്ബാസ്, മുസയ്യബ്, മുജാഹിദ്, ഇക്രിമഃ, ദ്വഹ്ഹാക്, ഹസൻ, ക്വത്താദഃ സുദ്ദി (റ) തുടങ്ങിയ സഹാബികളും , താബി-ഉകളുമായ പല മഹാൻമാരിൽ നിന്നും ഇത് രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു . ഈ വിഷയത്തിൽ നബി യിൽ നിന്നു വന്ന ഹദീഥുകളിൽ ഒന്ന് ഇപ്രകാരമാകുന്നു: للذين أحسنوا الحسنى وزيادة (നൻമചെയ്തവർക്ക് ഏറ്റവും നല്ല പ്രതിഫലവും കൂടുതലും ഉണ്ടായിരിക്കും എന്ന് ഓതിക്കൊണ്ട് തിരുമേനി പറഞ്ഞു: "സ്വർഗക്കാർ സ്വർഗത്തിലും, നരകക്കാർ നരകത്തിലും പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: സ്വർഗക്കാരേ , അല്ലാഹു നിങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനമുണ്ട്. അതവൻ നിറവേറ്റുവാൻ ഉദ്ദേശിക്കുന്നു. അപ്പോൾ അവർ പറയും : എന്താണത്? അവൻ ഞങ്ങളുടെ (സൽക്കർമങ്ങളുടെ ) തൂക്കങ്ങളെ ഘനപ്പടുത്തി തന്നില്ലേ ഞങ്ങളുടെ മുഖങ്ങളെ അവൻ വെളുപ്പിച്ചു (സന്തോഷിപ്പിച്ചു) തരുകയും ചെയ്തില്ലേ?! ഞങ്ങളെ അവൻ സ്വർഗത്തിൽ പ്രേ വശിപ്പിക്കുകയും, നരകത്തിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്തിട്ടില്ലേ! (എനി , വേറെ വാഗ്ദാനങ്ങളൊന്നും ഇല്ലല്ലോ) അപ്പോൾ അവർക്ക് മറ നീക്കപ്പെടും. അവർ അല്ലാഹുവിനെനോക്കിക്കാണും അപ്പോൾ അവനെ നോക്കിക്കാണുന്നതിനെക്കാൾ ഇഷ്ടപ്പെട്ടതോ, കണ്ണുകൾക്ക് ആനന്ദം നൽകുന്നതോ ആയി മറ്റൊന്നും തന്നെ അവർക്ക് ഉണ്ടായിരി -ക്കയില്ല. (അഹ്മദ്, മുസ്ലിം, മുതലായ പലരും) ( ) എന്നാൽ, തിന്മയുടെ പ്രതിഫലമാകട്ടെ, അതിൽ വർദ്ധനവിന്റെ പ്രശ്നമേ ഇല്ല. ഒരു തിന്മക്ക് അതിനു തക്ക പ്രതിഫലം മാത്രം. ഈ സംഗതി ഇവിടെ മാത്രമല്ല, ക്വുർ-ആനിൽ പലേടത്തും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാകുന്നു. അതുപോലെത്തന്നെ, സത്യവിശ്വാസികളുടെയും സൽക്കർമികളുടെയും മുഖങ്ങൾ അന്ന് വെ ളുത്തതും പ്രസന്നവും സന്തോഷമയവുമായിരിക്കുമെന്നും, ടയും കുറ്റവാളികളുടെയും മുഖങ്ങൾ അന്ന് ഇരുണ്ടതും മ്ളാനവും ചുളിഞ്ഞതുമായിരിക്കുമെന്നും പല സ്ഥലത്തും കാണാവുന്നതാകുന്നു. അല്ലാഹു തുടരുന്നു:- ( ) ഈ തിരുദർശനത്തെപ്പറ്റി സൂഃ ക്വിയാമഃ 22--25 ന്റെ വ്യാഖ്യാ -നത്തിൽ കൂടുതൽ വിവരം കാണാവുന്നതാണ്.
10:28–30

وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُواْ مَكَانَكُمۡ أَنتُمۡ وَشُرَكَآؤُكُمۡۚ فَزَيَّلۡنَا بَيۡنَهُمۡۖ وَقَالَ شُرَكَآؤُهُم مَّا كُنتُمۡ إِيَّانَا تَعۡبُدُونَ

فَكَفَىٰ بِٱللَّهِ شَهِيدَۢا بَيۡنَنَا وَبَيۡنَكُمۡ إِن كُنَّا عَنۡ عِبَادَتِكُمۡ لَغَٰفِلِينَ

هُنَالِكَ تَبۡلُواْ كُلُّ نَفۡسٖ مَّآ أَسۡلَفَتۡۚ وَرُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

(28) അവരെ മുഴുവനും നാം ഒരുമിച്ച് കൂട്ടുകയും, പിന്നീട്, (അല്ലാഹുവിനോട് ) പങ്കുചേർത്തിയിട്ടുളളവരോട് നാം (ഇങ്ങിനെ) പറയുകയും ചെയ്യുന്ന ദിവസം നിങ്ങളും , (നിങ്ങളുണ്ടാക്കിയ ) നിങ്ങളുടെ പങ്കാളികളും നിങ്ങളുടെ സ്ഥാനത്ത് നിൽക്കുക ധ സ്ഥലം വിടരുത് പ എന്നിട്ട് അവർക്കിടയിൽ നാം വേർപ്പെടുത്തും. അവരുടെ പങ്കാളികൾ (അവരോട്) -പറയുകയും ചെയ്യും:' നിങ്ങൾ ഞങ്ങളെ ആയിരുന്നില്ല ആരാധിച്ചിരുന്നത്. (29) "എനി, ഞങ്ങൾക്കും , നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, നിങ്ങളുടെ ആരാധനയെക്കുറിച്ചു ഞങ്ങൾ (അറിയാത്ത) അശ്രദ്ധർ തന്നെയായിരുന്നു (30) അവിടെവെച്ച് എല്ലാ (ഓരോ) വ്യക്തിയും അത് മുൻ ചെയ്തുവെച്ചതുപോലെ ധ അതിന്റെ കർമഫലം പ പരീക്ഷിച്ചറിയും. അവരുടെ യഥാർത്ഥ യജമാനനായ അല്ലാഹുവിലേക്ക് അവർ തിരിക്കപ്പെടുകയും ചെയ്യും. അവർ കെട്ടിച്ചമച്ചിരുന്നത് (എല്ലാം) അവരെ വിട്ടുമറഞ്ഞു പോവുകയും ചെയ്യും. (28) ദിവസം നാമവരെ ഒരുമിച്ചുകൂട്ടുന്ന َ ِ يع ً ا ഭ മുഴുവൻ , എല്ലാവരെയും പിന്നെ നാം പറയും ശിർക്ക് (പങ്കു ചേർക്കൽ) ചെയ്തവരോട് നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക) നിങ്ങൾ നിങ്ങളുടെ പങ്കാളികളും എന്നിട്ട് (അങ്ങനെ) നാം നീക്കം വരുത്തും, വേർപെടുത്തും അവർക്കിടയിൽ َ لا َ ق َ و പറയുകയും ചെയ്യും അവരുടെ പങ്കാളികൾ നിങ്ങളായിരുന്നില്ല ഞങ്ങളെ നിങ്ങൾ ആരാധിച്ചുവരുക (29) എനി മതി ِ َّ اللها ِ ب അല്ലാഹു തന്നെ സാക്ഷിയായിട്ട് ഞങ്ങളുടെ ഇടക്ക് നിങ്ങളുടെ ഇടക്കും നിശ്ചയമായും ഞങ്ങളായിരുന്നു നിങ്ങളുടെ ആരാധനയെപ്പറ്റി അശ്രദ്ധർ (അറിയാത്തവർ) തന്നെ (30) അവിടെ വെച്ച് -പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും لُّ എല്ലാ ദേഹവും, വ്യക്തിയും, ആളും വചനങ്ങളുടെ താൽപര്യം ഇങ്ങിനെ മനസ്സിലാക്കാം: എല്ലാവരും മ ഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ മുശ്രിക്കുകളെയും, അവരുടെ ആരാധ്യ വസ്തുക്കളെയും മറ്റുളളവരിൽനിന്ന് അല്ലാഹു വേറിട്ടുനിറുത്തും. ആരാധ്യ വസ്തുക്കളാക -ട്ടെ, തങ്ങൾ അവർ ആരാധിച്ചുവന്നിരുന്നതിനെപോലും നിഷേധിക്കുകയാണ് ചെയ്യുക. നിങ്ങൾ ഞങ്ങളെ ആരാധിച്ചിരുന്നില്ലഞങ്ങൾ അതിന് കൽപിക്കുകയോ, അനുവദിക്കുകയോ, അതറിയുകയോ അല്ലാഹു സാക്ഷിയാണ്. നി ങ്ങളുടെ തന്നിഷ്ടം അനുസരിച്ചോ, പിശാചിന്റെ പ്രേരണ അനുസരിച്ചോ നിങ്ങൾ ചെയ്ത -തിന് ഞങ്ങൾ ഉത്തരവാദികളല്ല. ഇപ്രകാരം പറഞ്ഞു ആ മുശ്രിക്കുകളിൽ നിന്ന് അവർ ഒഴിഞ്ഞുമാറും. അപ്പോൾ ഓരോരുത്തരും മുമ്പ് ചെയ്തിരുന്ന ആ തോന്നിയ -വാസത്തിന്റെ ഫലം അവിടെവച്ച് അവർക്ക് അനുഭവത്തിൽ വരും. തങ്ങളുടെ ആരാധ്യൻമാരെക്കൊണ്ട് യാതൊരു ഉപകാരവും അവർക്ക് ലഭിക്കുകയില്ലെന്ന് മാത്രമല്ല, സാക്ഷാൽ യജമാനനായ അല്ലാഹുവിന്റെ വിധിനടപടികൾക്ക് അവർ വിധേയരാകുക യും ചെയ്യും. അങ്ങനെ, ആ വസ്തുക്കളിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നതെല്ലാം വർക്ക് പാഴായിത്തീരും. ക്വിയാമത്തുനാളിൽ അവിശ്വാസികളെ വേർതിരിച്ചു നിറുത്തുമെന്ന് വേറെ വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (30 : 14; 36 : 59; 37: 24 മുതലായവ നോക്കുക.) അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, ഗുണവിശേഷണ -ങ്ങളിലോ ഉൾപെട്ട വല്ലതും വകവെച്ചുകൊടുത്തുകൊണ്ടാണല്ലോ അല്ലാഹു അല്ലാത്ത വസ് തുക്കളെ അവയുടെ ആരാധകൻമാർ ആരാധിച്ചുവരുന്നത്. അതുകൊണ്ടാണ് ആരാധ്യവസ്തുക്കളെ ഉദ്ദേശിച്ച് അല്ലാഹുവിന്റെ പങ്കാളികൾ എന്ന് പറയുന്നത്. ആരാധ്യവസ്തുക്കളായി ഗണിക്കപ്പെട്ടിട്ടുളള എല്ലാറ്റിനും ഈ അർത്ഥത്തിൽ "പങ്കാളി -കൾ' എന്ന് പറയപ്പെടും. ആരാധ്യവസ്തുക്കളായി കരുതപ്പെടുന്ന വിഗ്രഹങ്ങളട -ക്കമുളള നിർജ്ജീവ വസ്തുക്കളും, മലക്കുകൾ, പ്രവാചകൻമാർ, മഹാത്മാക്കൾ, ജിന്നുകൾ, പിശാചുക്കൾ മുതലായവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, ജീവിച്ചിരുന്നപ്പോ ൾ തങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുകയോ, അതിനെ അനുകൂലിക്കുകയോ ചെയ്ത പങ്കാളികൾ മാത്രമേ അല്ലാഹുവിങ്കൽ ശിക്ഷാർഹരായിരിക്കുകയുളളൂവെന്ന് പറയേണ്ടതില്ല. എല്ലാതരം പങ്കുകാരും തന്നെ, കിയാമത്തുനാളിൽ അവരുടെ ആരാധകരിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണെന്ന് അല്ലാഹു പല വചനങ്ങളിലായി വ്യക്തമാക്കിയിട്ടുളളതാണ്.- അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്ന പിശാചുക്കൾപോലും ഇതിൽ നിന്ന് ഒഴിവല്ല. ശിർക്കിന് പ്രേരിപ്പിച്ചവർ മാത്രമേ അവരുടെ കുറ്റത്തിന് ബാ ധ്യസ്ഥരായിത്തീരുകയുള്ളൂ. എന്നാൽ, ശിർക്ക് പ്രവർത്തിച്ചവരാകട്ടെ, ഒരു കാരണവശാലും അവരുടെ കുറ്റത്തിൽനിന്ന് ഒഴിവാകുന്ന പ്രശ്നമേ ഇല്ല. വിഭാഗം - 4 അത് മുൻ ചെയ്തു വെച്ചത് അവർ ആക്ക (മടക്ക -തിരിക്കതളള) പ്പെടുകയും ചെയ്യും َ ِ إ ِ َّ اللها അല്ലാഹുവിങ്കലേക്ക് അവരുടെ യജമാനനായ ِّ ق َ ح ْ لا യഥാർത്ഥ و َ ض َ لَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും ع َ ْ ُ م ْ അവരിൽ നിന്ന്, അവരെ വിട്ട് അവർ ആയിരുന്നത് അവർ കെട്ടിച്ചമക്കും
10:31–33

قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ

فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلۡحَقُّۖ فَمَاذَا بَعۡدَ ٱلۡحَقِّ إِلَّا ٱلضَّلَٰلُۖ فَأَنَّىٰ تُصۡرَفُونَ

كَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓاْ أَنَّهُمۡ لَا يُؤۡمِنُونَ

(31) (നബിയേ). പറയുക: "ആകാശത്ത് നിന്നും, ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാണ് ?അതല്ലെങ്കിൽ, കേൾവിയും, കാഴ്ചകളും അധീനമാക്കുന്നത് ആരാണ്? നിർജ്ജീവ വസ്തുവിൽ നിന്ന് ജീവ വസ്തുവെ പുറപ്പെടുവിക്കുകയും, ജീവ വസ്തുവിൽ നിന്ന് നിർജ്ജീവ വസ്തുവെ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ആരാണ്? കാര്യം (പരിപാടിയിട്ടു) നിയന്ത്രിക്കുന്നതും ആരാണ് ? ' എന്നാൽ, അവർ (മറുപടി) പറയും: "അല്ലാഹു' എന്ന്, അപ്പോൾ പറയുക: " എന്നിട്ട് നിങ്ങൾ സൂക്ഷിക്കുന്നില്ലേ (32) എന്നാൽ, (ആ പറഞ്ഞ) അവനാണ് നിങ്ങളുടെ യഥാർത്ഥ റബ്ബായ അല്ലാഹു. എന്നിരിക്കെ, യഥാർത്ഥത്തിനു പുറമെ, വഴിപിഴവല്ലാത്ത എന്താണുളളത് അപ്പോൾ എങ്ങിനെയാണ് നിങ്ങൾ (യഥാർത്ഥം വിട്ടു) തിരിക്കപ്പടുന്നത്. ? ! (33) അപ്രകാരം, (ആ) തോന്നിയവാസം പ്രവർത്തിച്ചവരുടെ മേൽ നിന്റെ റബ്ബിന്റെ വാക്യം യാഥാർത്ഥ്യമായിരിക്കുന്നു ; അവർ വിശ്വസിക്കുന്നില്ലെന്ന്. (31) ق ُ ل ْ നീ പറയുക നിങ്ങൾക്ക് ആഹാരം (ഉപജീവനം) നൽകുന്നത് ആർ م ِ ن َ الس َّ م َ اء ِ ആകാശത്തുനിന്ന് و َ الأر ْ ض ِ ഭൂമിയിൽ നിന്നും ْ م َ أ അല്ലാത്തപക്ഷം, അതല്ലെങ്കിൽ അധീനമാക്കുന്നത് ആരാണ് الس َّ م ْ ع َ കേൾവിയെ و َ الأب ْ ص َ ار َ കാഴ്ചകളെയും പുറപ്പെടുവിക്കുന്നതും ആർ ََّ Ÿ ْ لا ജീവനുളളതിനെ നിർജ്ജീവമായതിൽ നിന്ന് പുറപ്പെടുവിക്കുകയും നിർജ്ജീവമായതിനെ ജീവനുള്ളതിൽ നിന്ന് നിയന്ത്രിക്കുന്നതും ആർ الأم ْ ر َ കാര്യം എന്നാൽ അവർ പറയും ُ َّ اللها അല്ലാഹു (എന്ന്) ف َ ق ُ ل ْ അപ്പോൾ നീ പറയുക എന്നാൽ (എന്നിരിക്കെ) നിങ്ങൾ സൂക്ഷിക്കുന്നില്ലേ ? (32) എന്നാൽ (എന്നിരിക്കെ) അതാണ്, അവനത്രെ ُ َّ اللها നിങ്ങളുടെ റബ്ബായ അല്ലാഹു യഥാർത്ഥമായ എന്നിരിക്കെ (എനി) എന്തൊന്നാണ് യഥാർത്ഥത്തിന് ശേഷം (പുറമെ) الض َّ لال ُ إ ِ لا ദുർമാർഗം (വഴിപിഴവ്) അല്ലാതെ َّ ف َ أ َ അപ്പോൾ എങ്ങിനെയാണ് നിങ്ങൾ തിരിച്ചുവിടപ്പെടുന്നത് (33) അപ്രകാരം ح َ ق َّ ت ْ യഥാർത്ഥമായി, അവകാശപ്പെട്ടു, ന്യായമായി വാക്ക്, വാക്യം നിന്റെ റബ്ബിന്റെ َ6ا യാതൊരുവരുടെ മേൽ തോന്നിയവാസം ചെയ്ത, ധിക്കരിച്ച അവർ (ആണ്) എന്നതിനാൽ, ആണെന്നുളളത് അവർ വിശ്വസിക്കുന്നില്ല (എന്നതിനാൽ - എന്ന്) ആകാശത്തു നിന്ന് മഴ തുടങ്ങിയ അനുഗ്രഹങ്ങളും, ഭൂമിയിൽനിന്ന് വിള മുതലായ അനുഗ്രഹങ്ങളും വഴി മനുഷ്യർക്ക് ആഹാരം നൽകുന്നവൻ, കേൾവി--- കാഴ്ച മുതലായ ശക്തികളെ സൃഷ്ടിച്ചു കൈകാര്യം നടത്തുന്നവൻ, ജീവനോ ജീവസ്സോ ഇല്ലാത്ത വസ്തുക്കളിൽ നിന്ന് ജീവനും ജീവസ്സുമുള്ള വസ്തുക്കളെയും മറിച്ച് ജീ വനുള്ളവയിൽ നിന്ന് നിർജ്ജീവ വസ്തുക്കളെയും ഉൽപാദിപ്പിക്കുന്നവൻ, ലോക കാര്യങ്ങൾ പരിപാടിയിട്ട് നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നവൻ ഇതെല്ലാം ആരാണെന്ന് ചോ ദിച്ചാൽ മുശ്രിക്കുകൾക്കും ഉത്തരം പറയുവാനുള്ളത് "അല്ലാഹു' എന്ന് തന്നെയായിരിക്കും. അതെല്ലാം നടത്തുന്നത് അല്ലാഹുവാണെന്നും, അവരുടെ ആരാധ്യൻമാ ർ അതൊന്നും ചെയ്യുന്നില്ലെന്നും അവർക്കും ബോധ്യമാണ്. എന്നിട്ടും അല്ലാഹുവിനെ വിട്ടേച്ചു ഇതര വസ്തുക്കളെ ആരാധ്യരാക്കുകയെന്ന വിരോധാഭാസത്തിൽ മുഴു -കിയ അവരോട് അല്ലാഹു ചോദിക്കുകയാണ്: "നിങ്ങൾ ഒട്ടും സൂക്ഷിക്കുന്നില്ലേ?' എന്ന്. അതായത്, നിങ്ങൾ നിങ്ങളുടെ ഭാവിയെപ്പറ്റി ഗൗനിക്കുന്നില്ലേ? നിങ്ങൾക്ക് ഇതിന് എന്ത് ന്യായമാണ് പറയുവാനുള്ളത്? നിങ്ങൾ ബുദ്ധി കൊടുത്തു ല്ല? എന്നൊക്കെ. നിങ്ങൾ തന്നെ സമ്മതിക്കുന്ന ആ മഹൽ ഗുണങ്ങളുടെ ഉടമയായ നിങ്ങളുടെ യഥാർത്ഥ രക്ഷിതാവ് അല്ലാഹു മാത്രമാണ്, അവനെ മാത്രമെ നിങ്ങൾ ആരാധിക്കാവൂ എന്നാണല്ലോ നിങ്ങളോട് പറയുന്നത്. എന്നിട്ടും നിങ്ങളതിന് കൂട്ടാ -ക്കുന്നില്ല. അപ്പോൾ നിങ്ങൾ ദുർമാർഗത്തിലാണുള്ളതെന്ന് എനി പറയേണ്ടതില്ലല്ലോ. യഥാർ ത്ഥ സ്ഥിതി ഇത്രയും സ്പഷ്ടമായിരിക്കെ നിങ്ങൾ ദുർമാർഗത്തിലേക്ക് പ്പാകുന്നത് ആശ്ചര്യം തന്നെ. അവസാനത്തെ വചനത്തിൽ പറഞ്ഞതിന്റെ സാരം ഇതാണ് : മേൽ പറഞ്ഞപ്രകാരം യഥാർത്ഥ സത്യം അറിയാമായിരുന്നിട്ടും അവർ തങ്ങളുടെ തോന്നിയവാസത്തിൽ നിന്ന് പിൻമാറാത്തവരായിരിക്കുന്നത് കൊണ്ട് അവർ അവിശ്വാസികളും, ശിക്ഷാർഹരുമാണെന്നുമുള്ള അല്ലാഹുവിന്റെ നിശ്ചയം സാക്ഷാൽകൃതമായിരിക്കുന്നു. ഥവാ അവരുടെ മർക്കടമുഷ്ടിയാണ് അതിന് കാരണം . ഈ വചനങ്ങൾ അവതരി -ച്ചത് മക്കാ മുശ്രിക്കുകളിലാണെന്ന് വെച്ച് അവരെ മാത്രം ആരും ധരിക്കേണ്ടതില്ല. എല്ലാ കാലത്തുമുള്ള എല്ലാതരം മുശ്രിക്കുകളെയും ബാധിക്കുന്നതാണ് ഈ വചനങ്ങൾ എന്നുള്ളതിൽ ആർക്കും തർക്കത്തിനവകാശമില്ലാത്തതാണ്.
10:34–35

قُلۡ هَلۡ مِن شُرَكَآئِكُم مَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۚ قُلِ ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۖ فَأَنَّىٰ تُؤۡفَكُونَ

قُلۡ هَلۡ مِن شُرَكَآئِكُم مَّن يَهۡدِيٓ إِلَى ٱلۡحَقِّۚ قُلِ ٱللَّهُ يَهۡدِي لِلۡحَقِّۗ أَفَمَن يَهۡدِيٓ إِلَى ٱلۡحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّيٓ إِلَّآ أَن يُهۡدَىٰۖ فَمَا لَكُمۡ كَيۡفَ تَحۡكُمُونَ

(34) നീ പറയുക : " (ഹേ, പങ്കുചേർക്കുന്നവരേ,) നിങ്ങളുടെ പങ്കാളികളിലുണ്ടോ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കുകയും, പിന്നീട് അതിനെ (വീണ്ടും) ആവർത്തിച്ചുണ്ടാക്കുകയും ചെയ്യുന്നവർ നീ പറയുക: "അല്ലാഹുവത്രെ, ആദ്യമായി സൃഷ്ടിക്കുകയും പിന്നീടതിനെ ആവർത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങൾ ( സത്യം വിട്ടു) തെറ്റിക്കപ്പെടുന്നത്?! ' (35) നീ പറയുക: " നിങ്ങളുടെ പങ്കാളികളിലുണ്ടോ യഥാർത്ഥത്തിലേക്ക് മാർഗദർശനം നൽകുന്നവർ പറയുക: "അല്ലാഹുവത്രെ, യഥാർത്ഥത്തിലേക്ക് മാർഗദർശനം നൽകുന്നത്. ആകയാൽ , യഥാർത്ഥത്തിലേക്ക് മാർഗദർശനം നൽകുന്നവനോ പിൻപറ്റപ്പെടുവാൻ കൂടുതൽ അവകാശപ്പെട്ടവൻ ; അതല്ല , മാർഗദർശനം നൽകപ്പെടുന്നതായാലല്ലാതെ നേർമാർഗം പ്രാപിക്കാത്തവനോ അപ്പോൾ , നിങ്ങൾക്കെന്താണ്? എങ്ങിനെയാണ് നിങ്ങൾ വിധി കൽപിക്കുന്നത് (34) ق ُ ل ْ നീ പറയുക ه َ ل ْ ഉേണ്ടാ, നിങ്ങളുടെ പങ്കാളികളിൽ (പങ്കുകാരിൽ)പെട്ട ആദ്യമുണ്ടാക്കുന്നവൻ, ആരംഭിക്കുന്നവർ സൃഷ്ടിക്കൽ, സൃഷ്ടിയെ َ ّ ُ ത പിന്നെ അതിനെ മടക്കുന്ന, ആവർത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന ِ ل ُ ق ُ َّ اللها പറയുക അല്ലാഹു ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു സൃഷ്ടിയെ, സൃഷ്ടിക്കൽ പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവർത്തിക്കും َّ ف َ أ َ അപ്പോൾ (എന്നിരിക്കെ) എങ്ങിനെ നിങ്ങൾ തെറ്റിക്കപ്പെടുന്നു. (35) ق ُ ل ْ നീ പറയുക നിങ്ങളുടെ മാർഗദർശനം നൽകുന്ന (നേർമാർഗത്തിലാക്കുന്ന) വർ(ൻ) യഥാർത്ഥ ശിർക്കിനെ ഖണ്ഡിച്ചും, തൗഹീദിനെ സ്ഥാപിച്ചും കൊണ്ട് ചോദ്യോത്ത ര രൂപത്തിൽ ചില തെളിവുകൾ കഴിഞ്ഞ വചനങ്ങളിൽ വിവരിച്ചു. വറെ രണ്ട് തെളിവുകളാണ് ഈ വചനങ്ങളിലും വിവരിക്കുന്നത്. കഴിഞ്ഞ വചനങ്ങളിലെ ചോദ്യങ്ങൾക്ക് നേർക്കുനേരെ മറുപടി പറയുവാൻ മുശ്രിക്കുകൾക്ക് താന്നാത്തതാകകൊണ്ട് അവർ തന്നെ " അല്ലാഹു' എന്ന് മറുപടി പറയും اللها ) എന്നായിരുന്നു അവിടെ പറഞ്ഞത് . ഈ വചനങ്ങളിലെ ചോദ്യങ്ങൾക്ക് അവർ അതേ വേഗത്തിൽ മ റുപടി പറയുവാൻ ഇടയില്ല. എന്നാൽ അൽപമൊന്ന് ആലോചിച്ചാൽ അവക്കുള്ള മറു -പടിയും മറ്റൊന്നായിരിക്കാൻ തരമില്ല. അതുകൊണ്ട് ഇവിടുത്തെ ചോദ്യ -ങ്ങൾക്കുള്ള മറുപടി ഇന്നതാണെന്ന് അവരെ കേൾപിച്ചു സമ്മതിപ്പിക്കുവാനും, ആ അടിസ്ഥാ -നത്തിൽ അവരെ ഖണ്ഡിക്കുവാനും നബി യോട് കൽപിച്ചിരിക്കുകയാണ്. ഒന്നാമത്തെ ചോദ്യം, നിങ്ങളുടെ പങ്കാളികളിൽ - നിങ്ങൾ ആരാധി -ച്ചുവരുന്ന വിഗ്രഹങ്ങൾ, മലക്കുകൾ , മഹാത്മാക്കൾ തുടങ്ങിയ ആരാധ്യവസ്തുക്കളിൽസൃഷ്ടികളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കുകയും, അവ നശിച്ചശേഷം പിന്നീട് വീണ്ടും സൃഷ്ടിക്കുകയും എന്നാണല്ലോ. ഇതിൽ രണ്ടാമത്തെ സൃഷ്ടിക്കലി നെമരണാനന്തര ജീവിതത്തെ -പ്പറ്റി മുശ്രിക്കുകൾക്ക് കാണ്ട് അവർ ചോദ്യത്തിന് നേർക്കുനേരെ മറുപടി പറയുവാൻ മടിച്ചേക്കുക സ്വാഭാവികമാണ്. എന്നാലും നിർജ്ജീവമായി കിടക്കുന്ന തരിശുഭൂമിയെ മഴയിറക്കി നവജീ -വസ്സുള്ളതാക്കുന്നതും, ഉഷ്ണകാലത്ത് ഉണങ്ങി നശിച്ചുപോയ സസ്യലതാദികളെ വീണ്ടും ഉൽപാദിപ്പിച്ചു വളർത്തുന്നതും അല്ലാഹുവാണെന്ന് അവർക്കറിയാവുന്ന സ്ഥിതിക്ക് ആ കാര്യത്തിലവർക്ക് സംശയം ഉണ്ടായിക്കൂടാത്തതാണ്. രണ്ടാമത്തെ ചോദ്യം: യഥാർത്ഥമാർഗത്തിലേക്ക് മാർഗദർശനം നൽകുന്ന വല്ലവരും നിങ്ങളുടെ പങ്കാളികളിൽ ഉേണ്ടാ? എന്നാണ്. മാർഗദർശനം ( ھداية ) പല പ്രകാരത്തിലുണ്ട്. ബുദ്ധി , കാഴ്ച, കേൾവി മുതലായ ജന്മ - സിദ്ധമായ മാർഗങ്ങളിലൂടെ ലഭിക്കുന്ന തെളിവുകൾ മുഖേനയുള്ള മാർഗദർശനം. പ്രവാചകൻമാർ, മതഗ്രന്ഥങ്ങൾ മുതലായവ മുഖേന ലഭിക്കുന്ന മാർഗദർശ നം. സാഹചര്യങ്ങളും ചുറ്റുപാടുകളും ശരിപ്പെടുന്നതിൽ നിന്നുണ്ടാകുന്ന മാർ ഗദർശനം. ഇവയെല്ലാം തന്നെ നൽകുന്നവൻ അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് അവർക്കും ആ ലോചിച്ചറിയാവുന്നതാകുന്നു. അപ്പോൾ, മേൽകണ്ടതരത്തിലുള്ള എല്ലാ മാർഗദർശനങ്ങളും നൽകുന്ന അല്ലാഹുവിനെ വിട്ടു യാതൊരു മാർഗദർശനവും നൽകുവാൻ കഴി -യാത്ത വസ്തുക്കളെ ദൈവങ്ങളാക്കിവെച്ചു ആരാധിക്കുന്നത് തികച്ചും വിഡ്ഢിത്തമല്ലേ? ! എന്ന് അല്ലാഹു അവരോട് ചോദിക്കുന്നു. സത്യാവസ്ഥ ഇത്രയും വ്യക്തമായിരുന്നിട്ടും അവർ അതിൽ നിന്ന് തെറ്റി ദുർമാർഗ- (സത്യ) ത്തിലേക്ക് ق ُ ل ِ നീ പറയുക ُ َّ اللها ي ِ د ْ َ അല്ലാഹുമാർഗദർശനം നൽകുന്നു, അല്ലാഹുവത്രെ നേർമാർഗത്തിലാക്കുന്നത് യഥാർത്ഥ (സത്യ) ത്തിലേക്ക് അപ്പോൾ (ആകയാൽ) യാതൊരുവനോ َ ْ د ِ ي മാർഗദർശനം നൽകുന്ന യഥാർത്ഥത്തിലേക്ക് ഏറ്റവും അവകാശപ്പെട്ടവൻ, തരപ്പെട്ട പിൻപറ്റപ്പെടുവാൻ അതല്ല ഒരുവനോ അവൻ നേർമാർഗം പ്രാപിക്കുകയില്ല അവന് മാർഗദർശനം ചെയ്യപ്പെടാതെ , അവനെ നേർവഴിക്കാകാതെ അപ്പോൾ നിങ്ങൾക്കെന്ത് ك َ ي ْ ف َ എങ്ങിനെ നിങ്ങൾ വിധി കൽപിക്കുന്നു.
10:36

وَمَا يَتَّبِعُ أَكۡثَرُهُمۡ إِلَّا ظَنًّاۚ إِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَفۡعَلُونَ

(36) അവരിൽ അധികമാളും ഒരു (തരം) ഊഹത്തെയല്ലാതെ പിൻപറ്റുന്നില്ല. നിശ്ചയമായും, യഥാർത്ഥത്തെ സംബന്ധിച്ച് ഊഹം ഒട്ടും (തന്നെ) പര്യാപ്തമാക്കുകയില്ല. നിശ്ചയമായും അല്ലാഹു, അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാണ്. (36) പിൻപറ്റുന്നില്ല അവരിൽ അധികഭാഗവും (ആളും) ഊഹത്തെയല്ലാതെ الظّ നിശ്ചയമായും ഊഹം അത് പര്യാപ്തമാക്കുകയില്ല, ധന്യമാക്കുകയില്ല യഥാർത്ഥത്തെക്കുറിച്ച് യാതൊന്നും, ഒട്ടും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ع َ ل ِ ٌ അറിയുന്നവനാണ് അവർ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ , അവർ തങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ നടത്തുമെന്ന വിശ്വാസം,-അല്ലാഹുവിന്റെ അവകാശാധികാരങ്ങളിൽ മറ്റുള്ളവർക്ക് പങ്ക് കൽപിക്കൽ, പ്രവാചകൻമാരെയും വേദഗ്രന്ഥങ്ങളെയും വ്യാജമാക്കൽ, മരണാനന്തര ജീവിതം മുതലായ കാര്യങ്ങളെ നിഷേധിക്കൽ എന്നിവയിലെല്ലാം ത ന്നെ ഇവർക്കുള്ള ഏക അടിസ്ഥാനം കേവലം ഊഹം മാത്രമാണ് . അല്ലാതെ , ന്യായയുക്തമായ ഒരു തെളിവും അതിനില്ല എന്ന് അല്ലാഹു അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. ചിലർ സത്യാവസ്ഥ മനസ്സിലായിട്ടും വാശിയും ശാഠ്യവുമായി സത്യം സ്വീകരി -ക്കാത്തവരുണ്ടായിരിക്കുമെങ്കിലും ഭൂരിഭാഗത്തിന്റെയും സ്ഥിതി ഇതാണെന്നർത്ഥം. തു -ടർന്നു م ِ ن َ الحق (നിശ്ചയമായും ഊഹം യാഥാർത്ഥ്യത്തെ സംബന്ധിച്ച് ഒട്ടും തന്നെ പര്യാപ്തമാക്കുകയില്ല) എന്ന് പറഞ്ഞിരിക്കുന്നത് പ്രതേ്യകം ശ്രദ്ധിക്കപ്പെടേണ്ടുന്നതാകുന്നു. മൗലിക പ്രധാനമായ ഒരു തത്വമാണ് ഈ വാക്യം ഉൾക്കൊള്ളുന്നത്. മൗലിക വിഷയങ്ങളിലും വിശ്വാസ സിദ്ധാന്തങ്ങളിലുമൊക്കെ ഊഹത്തിനോ അനുമാനത്തിനോ സ്ഥാനമില്ല. അവ യഥാർത്ഥാധിഷ്ടിതങ്ങളായിരിക്ക ണം. അഥവാ, യാഥാർത്ഥ്യം ഇന്നതെന്ന് വ്യക്തമായി മനസ്സിലാക്കുന്ന അംഗീകൃത തെളിവുകളാൽ സ്ഥാപിതമായവയായിരിക്കണം. ഈ വിഷയം പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമില്ലാത്തതും , ഓരോ വ്യക്തിയും പ്രത്യേകം മനസ്സിരുത്തേണ്ടതുമാകുന്നു. ഇസ്ലാത്തിൽ ശഠിച്ചുനിന്നുകൊണ്ടിരിക്കുന്നത് ഒരു വലിയ ആശ്ചര്യം തന്നെയാണല്ലേ , ആദ്യത്തെ വചനത്തിൽ (അപ്പോൾ നിങ്ങൾ എങ്ങിനെ തെറ്റിക്കപ്പെടുന്നു?!) എന്നും, രണ്ടാമത്തെ വചനത്തിൽ (നിങ്ങൾക്കെന്താണ്?! നിങ്ങൾ എങ്ങിനെ വിധി കൽപിക്കുന്നു എന്നും പറഞ്ഞത് ഈ ആശ്ചര്യെ ത്തയാണ് കുറിക്കുന്നത്. പ്രാഥമിക ബുദ്ധികൊണ്ട് ആലോചിച്ചാൽ പോലും മനസ്സിലാക്കാവുന്ന സ്പഷ്ടമായ തെളിവുകളുണ്ടായിരുന്നിട്ടും മുശ്രിക്കുകൾ തങ്ങളുടെ ശിർക്കുപരമായ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാതിരിക്കുവാൻ കാരണമെന്താ -ണെന്ന് ചോദിക്കപ്പെടാമല്ലോ. ഇതിനുള്ള ഉത്തരം അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു ) يعنى ان ايمان المقلد عير صحيح (അതായത്: മറ്റൊരാളെ അന്ധമായി അനുകരിക്കുന്നവന്റെ വിശ്വാസം ശരിയല്ല) മിലെ വിശ്വാസ സിദ്ധാന്തങ്ങളെല്ലാം ഒന്നുകിൽ, ബുദ്ധിയുടെ അനിവാര്യമായ വിധിക്കൊത്തതായിരിക്കണം, അല്ലെങ്കിൽ ക്വുർ-ആൻ മുഖേനയോ, നബി യുടെ സുന്നത്ത് മുഖേനയോ വ്യക്തമായി അറിയപ്പെട്ടതായിരിക്കണമെന്നും ഇതിൽ നി സ്പഷ്ടമാകുന്നു. അതുകൊണ്ടാണ് ലക്ഷ്യം നോക്കാതെ മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി വിശ്വാസകാര്യം ഉറപ്പിക്കുന്നവന്റെ വിശ്വാസം ശരിയല്ലെന്ന് പല മഹാൻമാരും അവരുടെ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചു കാണുന്നതും. ( ) "അവർ പ്രവർത്തിച്ചുവരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്' ന്നുള്ള അവസാനത്തെ വാക്യത്തിൽ വമ്പിച്ച ഒരു താക്കീതാണ് അടങ്ങിയിരിക്കുന്ന -ത്. ഓരോ വ്യക്തിയുടെയും വിശ്വാസം ശരിയോ, തെറ്റോ, അതിൽ അവന് ശരിയായെ ഇല്ലേ, ഊഹത്തെ പിൻപറ്റിയതോ അല്ലേ , ആ വിശ്വാസവും പ്രവൃത്തിയും തമ്മിൽ ഇല്ലേ എന്നിങ്ങനെയുള്ളതെല്ലാം അല്ലാഹു ആ അറിവനുസരിച്ച് അവൻ നടപടിയെടുക്കുമെന്നുമാണല്ലോ അതിന്റെ സാരം.
10:37–38

وَمَا كَانَ هَٰذَا ٱلۡقُرۡءَانُ أَن يُفۡتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِسُورَةٖ مِّثۡلِهِۦ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ

(37) ഈ ക്വുർ-ആൻ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും) കെട്ടിച്ചമക്കപ്പെടാവതല്ല. പക്ഷേ, അതിന്റെ മുമ്പിലുള്ളതിന്റെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്റെ വിശദീകരണവുമത്രെ. അതിൽ സന്ദേഹമേ ഇല്ല; ലോകരുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാണ് (അത്). (38) അതല്ല, "അത് അവൻ (നബി) കെട്ടിച്ചമച്ചിരിക്കയാണ്' എന്ന് അവർ പറയുന്നുവോ?! പറയുക: "എന്നാൽ, അതുപോലെയുള്ള ഒരു "സൂറത്ത്' (അദ്ധ്യായം) നിങ്ങൾ കൊണ്ടുവരുവീൻ; അല്ലാഹുവിനെ കൂടാതെ നിങ്ങൾക്ക് സാധിക്കുന്നവരെ (യെല്ലാം) നിങ്ങൾ വിളിച്ചും കൊള്ളുവിൻ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ!'. (37) ആകുകയില്ല, ആകാവതല്ല ക്വുർ-ആൻ കെട്ടിച്ചമക്ക (കെട്ടിയുണ്ടാക്ക) പ്പെടുവാൻ കൂടാതെ ِ َّ اللها അല്ലാഹുവിനെ പക്ഷേ, എങ്കിലും, എന്നാൽ സത്യമാക്കൽ (സത്യസാക്ഷീകരണം) ആണ് ي ِ َ ّ6ا യാതൊന്നിന്റെ, യാതൊന്നിനെ അതിന്റെ മുമ്പിലുള്ള വിശദീകരണവും (വേദ) ഗ്രന്ഥത്തിന്റെ സന്ദേഹ (സംശയ)മേ ഇല്ല ِ هي ِ ف അതിൽ റബ്ബിങ്കൽ (രക്ഷിതാവിൽ) നിന്നാണ് ലോകരുടെ (38) അതല്ല (അതോ - അല്ലെങ്കിൽ) അവർ പറയുന്നുവോ അതിനെ അവൻ കെട്ടിച്ചമച്ചുവെന്ന് ق ُ ل ْ നീ പറയുക എന്നാൽ നിങ്ങൾ വരുവിൻ ഒരു സൂറത്തും, അദ്ധ്യായം കൊണ്ട് അതുപോലെയുള്ള നിങ്ങൾ വിളിക്കുക (ക്ഷണിക്കുക) യും ചെയ്യുവിൻ നിങ്ങൾക്ക് സാധിക്കുന്നവരെ اللها അല്ലാഹുവിന് പുറമെ (കൂടാതെ) നിങ്ങളാണെങ്കിൽ സത്യവാൻമാർ, സത്യം പറയുന്നവർ തൗഹീദിനെ സ്ഥാപിച്ചും, ശിർക്കിനെ ഖണ്ഡിച്ചുംകൊണ്ടുള്ള ഏതാനും പ്ര സ്താവനകൾക്കുശേഷം അല്ലാഹു ക്വുർ-ആന്റെ അമാനുഷികതയും, സത്യ -തയും സ്ഥാപിക്കുകയാണ്. അല്ലാഹുവിനല്ലാതെ ഇങ്ങിനെ ഒരു ഗ്രന്ഥം കൊണ്ടുവ -രുവാൻ സാധ്യമല്ലെന്ന് ആദ്യം ഉറപ്പിച്ചു പറഞ്ഞു. തുടർന്നു അതിന്റെ അമാനുഷികതക്കുള്ള ചില തെളിവുകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത്, അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളുടെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്റെ വിശദീകരണവുമാണ് അതെന്ന്. മുൻവേദഗ്രന്ഥങ്ങളിലുള്ള പല വാർത്തകളും, അവയിലെ പ്രധാന തത്വങ്ങളും അതേപടി അടങ്ങിയിരിക്കുന്നു. നിയമനിർദ്ദേശങ്ങൾ, തെളിവുകൾ ആദിയായി ഒരു വേദഗ്രന്ഥത്തിൽ എന്തെല്ലാം ആവശ്യമാകുന്നുവോ അതെല്ലാം സവിശദം അതിൽ വിവരിക്കപ്പെട്ടിട്ടുമുണ്ട്. അവയിൽ ഒന്നും ത ന്നെ സന്ദേഹത്തിനോ ആശയക്കുഴപ്പത്തിനോ ഇടവുമില്ല. എല്ലാം സത്യസമ്പൂർണവും ന്യായയുക്തവുമാണുതാനും. അത് ലോകസമക്ഷം സമർപ്പിക്കുന്നതാകട്ടെ; വേദഗ്രന്ഥ പരിചയമോ ഇല്ലാത്ത ഒരാളുടെ കൈക്കും. ആ ഗ്രന്ഥം അല്ലാഹുവിങ്കൽനിന്നുള്ളതാണെന്നും, സൃഷ്ടികളാൽ നിർമിതമല്ലെന്നുമുള്ളതിന് ഇതൊക്കെ -ത്തന്നെ തെളിവാണ്. അതെ, നിന്നായിരുന്നു ക്വുർ-ആനെങ്കിൽ നിശ്ചയമായും അതിൽ ധാരാളം വൈരുദ്ധ്യം കാണേണ്ടതായിരുന്നു. اللها النسآء വസ്തുതകൾ ഇങ്ങിനെയായിരുന്നിട്ട് പിന്നെയും മുഹമ്മദ് കെട്ടിയുണ്ടാക്കിയതാണ് ഈ ക്വുർ-ആൻ എന്ന് അതിന്റെ നിഷേധികൾക്ക് ൽ അതിലെ അദ്ധ്യായംപോലെയുള്ള ഒരദ്ധ്യായമെങ്കിലും അവരൊന്ന് കൊണ്ടുവരട്ടെ, വേണമെങ്കിൽ അല്ലാഹു അല്ലാത്ത മറ്റാരെയും അവരുടെ കഴിവുപോലെ അവർ സഹായ -ത്തിന് കൂട്ടുകയും അല്ലാഹു അവരെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു. ക്വുർ-ആൻ അല്ലാഹുവി ന്റെ വചനം തന്നെയാണെന്നും, നബി യോ മറ്റോ രചിച്ചതല്ലെന്നുമുള്ളതിന് ഏറ്റവും വ്യക്തവും ഷധ്യവുമായ ഒരു തെളിവത്രെ ഈ വെല്ലുവിളി. അറബികൾ ഭാ ഷാസാഹിത്യത്തിൽ ഏറ്റവും ഉച്ചിയിലെത്തിക്കഴിഞ്ഞിരുന്ന അക്കാലത്തോ, അതിനുശേഷം ഇന്നി -തുവരെയോ ഈ വെല്ലുവിളിയെ നേരിടുവാൻ ആളുണ്ടായിട്ടില്ല. ഇതാകട്ടെ, ഈ തുറയിലുള്ള ക്വുർ-ആന്റെ വെല്ലുവിളികളിൽ മൂന്നാമത്തേതും ഏറ്റവും ലഘുവായതുമാണ് താനും. ജിന്നും മനുഷ്യരുമെല്ലാംകൂടി ചേർന്നാലും ഇതുമാതിരി ഒരു ക്വുർ-ആൻ കൊണ്ടുവരാൻ സാധ്യമല്ലെന്ന് സൂറ: ഇസ്റാ-അ ലും ക്വുർ-ആൻ നബി കെട്ടിയുണ്ടാക്കിയതാണെന്ന് അതുപോലെയുള്ള 10 സൂറത്തുകളെങ്കിലും കൊണ്ടുവരട്ടെ, സാധിക്കുന്നവരെയൊക്കെ അതിനുക്ഷണിട്ടും കൊള്ളട്ടെയെന്ന് സൂഃ ഹൂദ് : 13 ലും അല്ലാഹു പ്രഖ്യാപിച്ചു. ആ രണ്ടു വെല്ലുവിളികളും നിലവിലിരിക്കെത്തന്നെയാണ് അതേ മാതിരി ഒരു സൂറത്തെങ്കിലും കൊണ്ടുവരട്ടെ എന്നുള്ള ഈ മൂന്നാമത്തേതും. ഈ മൂന്ന് സൂറത്തുകളും - ഇസ്റാ-ഉം, ഹൂദും, ഈ സൂറത്തും - മക്കീ സൂറത്തുകളാകുന്നു. ഏറ്റവും ലഘുവായ ഈ മൂന്നാമത്തെ വെല്ലുവിളിയാകട്ടെ , മദനീ സൂറത്തായ അൽബക്വറഃ 23, 24 വചനങ്ങളിൽ വീണ്ടും അല്ലാഹു ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാലത്തും നിങ്ങൾക്കത് സാധ്യമല്ലെന്ന് അവിടെ അറുത്തുമുറിച്ചു പറയുക കൂടി ചെയ്തിരിക്കുകയാണ്. മനഃസാക്ഷിയും, സത്യബോധവുമുള്ള ഏതൊരു ഹൃദയത്തിനും ക്വുർ-ആന്റെ സത്യതയും ദൈവികതയും മനസ്സിലാക്കുവാ ൻ ഇതിൽപരം തെളിവ് എന്താണുള്ളത്?! അല്ലാഹുവിന് പുറമെയുള്ള ആരുടെ സഹായസഹകരണം വേണമെങ്കിലും സ്വീകരിക്കാമെന്നും, എന്നാലും നിങ്ങൾക്കതിന് കഴിയുക -യില്ലെന്നും അർത്ഥശങ്കക്കിടമില്ലാത്തവിധം ഉറപ്പിച്ചു പറയുവാൻ അല്ലാഹുവിനല്ലാതെ കഴിയുമോ?! അല്ലാഹു തുടർന്ന് പറയുന്നു
10:39–40

بَلۡ كَذَّبُواْ بِمَا لَمۡ يُحِيطُواْ بِعِلۡمِهِۦ وَلَمَّا يَأۡتِهِمۡ تَأۡوِيلُهُۥۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّـٰلِمِينَ

وَمِنۡهُم مَّن يُؤۡمِنُ بِهِۦ وَمِنۡهُم مَّن لَّا يُؤۡمِنُ بِهِۦۚ وَرَبُّكَ أَعۡلَمُ بِٱلۡمُفۡسِدِينَ

(39) എങ്കിലും അവർ യാതൊന്നിന്റെ അറിവിനെ സൂക്ഷ്മമാക്കിയിട്ടില്ലയോ അതിനെ ധ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്തതിനെ പ അവർ വ്യാജമാക്കിയിരിക്കുകയാണ്. അതിന്റെ പുലർച്ച അവർക്ക് വന്നെത്തിയിട്ടുമില്ലതാനും. അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. എന്നിട്ട് (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെ ആയെന്ന് നോക്കുക! (40) അവരിൽനിന്നും ചിലർ അതിൽ വിശ്വസിക്കുന്നവരുണ്ട്. അവരിൽ നിന്നും ചിലർ അതിൽ വിശ്വസിക്കാത്തവരുമുണ്ട്. നിന്റെ റബ്ബ്, നാശമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. (39) ب َ ل ْ പക്ഷേ, എങ്കിലും, എന്നാൽ അവർ വ്യാജമാക്കി ب ِ م َ ا യാതൊന്നിനെ അവർ വലയം ചെയ്തിട്ടില്ല (സൂക്ഷ്മമാക്കിയിട്ടില്ല) അതിന്റെ അറിവിനെ അവർക്ക് വന്നിട്ടുമില്ല അതിന്റെ പുലർച്ച, പൊരുൾ, വ്യാഖ്യാനം അതുപോലെ ك َ ذ َّ ب َ വ്യാജമാക്കിയിരിക്കുന്നു ّ َ ِ ين َ6ِ അവരുടെ (ഇവരുടെ) മുമ്പുള്ളവർ എന്നിട്ട് നോക്കുക എങ്ങിനെ ആയി (ഉണ്ടായി) എന്ന് കലാശം, പര്യവസാനം, അന്ത്യം الظّ അക്രമികളുടെ (40) അവരിലുണ്ട്, അവരിൽ നിന്ന് (ചിലർ) വിശ്വസിക്കുന്നവർ, വിശ്വസിക്കുന്നവരുണ്ട് ب ِ ه ِ അതിൽ അവരിലുണ്ട് , അവരിൽ (ചിലർ) വിശ്വസിക്കാത്തവർ, വിശ്വസിക്കാത്തവരാണ് ب ِ ه ِ അതിൽ നിന്റെ റബ്ബാകട്ടെ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് നാശം (കുഴപ്പം) ഉണ്ടാക്കുന്നവരെപ്പറ്റി മേൽകണ്ടപ്രകാരം ക്വുർ-ആന്റെ സത്യതയെ ഖണ്ഡിക്കുവാൻ അവർക്ക് സാ ധ്യമല്ല. എന്നിരിക്കെ, അവരതിൽ വിശ്വസിക്കുവാൻ ബാധ്യസ്ഥരാണ്. പക്ഷേ, അതിനെപ്പറ്റി ശരിക്ക് മനസ്സിലാക്കുവാനോ, അതിലെ തെളിവുകൾ പരിശോധിക്കുവാനോ ശ്രമിക്കാതെ കണ്ണടച്ചു നിഷേധിക്കുകയാണ് അവർ ചെയ്യുന്നത്. അത് വിഭാവനം ചെയ്യുന്നതും, പ്രവചിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അനുഭവത്തിൽ പുലർ ന്നു കാണുവാൻ അവർ കാത്തിരിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ, അതിന്റെ വാച്യവശ -മോ, ആശയവശമോ ഒന്നും ഗൗനിക്കാതെ - കേട്ടമാത്രയിൽ തന്നെ - വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. അതിന്റെ ഫലം അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അത് ഇവർക്കും പാഠമായിരിക്കേണ്ടതാകുന്നു. സത്യനിഷേധികളുടെ മൊത്തത്തിലുള്ള സ്ഥിതിയാണ് ഇപ്പറഞ്ഞത്. പക്ഷേ, എല്ലാവരും ഒരേമാതിരിക്കാരല്ല. ചിലരൊക്കെ ക്വുർ-ആന്റെ യാ ഥാർത്ഥ്യം മനസ്സിലാക്കി അതിൽ വിശ്വസിച്ചുവരുന്നുണ്ട് താനും. വിശ്വസിക്കാതെ, കുഴ -പ്പത്തിനും നാശത്തിനും ഒരുമ്പെട്ട ഒരു വിഭാഗക്കാരും അവരിലുണ്ട്. ഇവരെപ്പറ്റി അല്ലാ ഹുവിന് നന്നായറിയാം. അവരുടെമേൽ അവൻ തക്ക നടപടി എടുക്കുകയും ചെയ്യും എന്നൊക്കെയാണ് ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ താൽപര്യം. വിഭാഗം - 5
10:41–43

وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمۡ عَمَلُكُمۡۖ أَنتُم بَرِيٓـُٔونَ مِمَّآ أَعۡمَلُ وَأَنَا۠ بَرِيٓءٞ مِّمَّا تَعۡمَلُونَ

وَمِنۡهُم مَّن يَسۡتَمِعُونَ إِلَيۡكَۚ أَفَأَنتَ تُسۡمِعُ ٱلصُّمَّ وَلَوۡ كَانُواْ لَا يَعۡقِلُونَ

وَمِنۡهُم مَّن يَنظُرُ إِلَيۡكَۚ أَفَأَنتَ تَهۡدِي ٱلۡعُمۡيَ وَلَوۡ كَانُواْ لَا يُبۡصِرُونَ

(41) അവർ നിന്നെ വ്യാജമാക്കുന്ന പക്ഷം, നീ പറയുക: "എനിക്ക് എന്റെ കർമം; നിങ്ങൾക്ക് നിങ്ങളുടെ കർമവും. ഞാൻ പ്രവർത്തിക്കുന്നതിൽനിന്ന് നിങ്ങൾ മുക്തരാണ്; നിങ്ങൾ പ്രവർത്തിക്കുന്നതിൽനിന്ന് ഞാനും മുക്തനാകുന്നു.' (42) അവരിൽനിന്നും ചിലർ, നിന്നിലേക്ക് ചെവികൊടുക്കുന്നവരുമുണ്ട്. എന്നാൽ, ബുദ്ധികൊടു (ത്തു ഗ്രഹി) ക്കാതിരുന്നാലും - നീ കേൾപ്പിക്കുമോ (43) അവരിൽനിന്നും ചിലർ, നിന്നിലേക്ക് നോക്കുന്നവരുമുണ്ട്. എന്നാൽ, അന്ധൻമാരെ - അവർ കണ്ടറിയാതിരുന്നാലും - നീ വഴി കാട്ടുമോ?! (41) അവർ നിന്നെ വ്യാജമാക്കുന്നപക്ഷം പറയുക ِ ‰ ِ ക്ല ع َ م َ എനിക്ക് എന്റെ പ്രവൃത്തി (കർമം) നിങ്ങൾക്കും (ഉണ്ടായിരിക്കും) നിങ്ങളുടെ പ്രവൃത്തി (കർമം) നിങ്ങൾ മുക്തരാണ്, നിരപരാധി (നിരുത്തരവാദി) കളാണ് ഞാൻ പ്രവർത്തിക്കുന്നതിൽനിന്ന് ഞാനും മുക്തനാണ്, നിരപരാധിയാണ് നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന്. (42) അവരിലുണ്ട്, അവരിൽനിന്ന് (ചിലർ) ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേൾക്കുന്ന)വർ നിന്നിലേക്ക് എന്നാൽ നീയോ ക്ഷ കേൾപ്പിക്കു(-മോ) الص ُّ م َّ ബധിരന്മാരെ, കാത് കേൾക്കാത്തവരെ അവരായിരുന്നാലും അവർ ബുദ്ധി ഉപയോഗിക്കാതെ,-ഗ്രഹിക്കാതെ (43) അവരിലുണ്ട്, അവരിൽ (ചിലർ) നോക്കുന്നവർ, നോക്കുന്നവരുണ്ട് നിന്റെ നേരെ, നിന്നിലേക്ക് എന്നാൽ നീയോ َ ْ د ِ ي ƒ വഴികാട്ടു (മോ) അന്ധൻമാരെ, കാഴ്ചയില്ലാത്തവരെ അവരായിരുന്നാലും അവർ കാണുന്നില്ല, കാണാത്ത (വർ)
10:44

إِنَّ ٱللَّهَ لَا يَظۡلِمُ ٱلنَّاسَ شَيۡـٔٗا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمۡ يَظۡلِمُونَ

(44) നിശ്ചയമായും അല്ലാഹു, മനുഷ്യരോട് ഒട്ടും (തന്നെ) അക്രമം പ്രവർത്തിക്കുകയില്ല; എങ്കിലും, മനുഷ്യർ അവരുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കുന്നു. (44) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അക്രമം ചെയ്കയില്ല الن ّ َ اس َ മനുഷ്യരെ, മനുഷ്യരോട് യാതൊന്നും, ഒട്ടും الن എങ്കിലും മനുഷ്യർ അവരുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്, ദേഹങ്ങളോട് അവർ അക്രമം ചെയ്യുന്നു. മേൽകണ്ടതുപോലെ, ആ സത്യനിഷേധികളുടെ നിഷേധത്തിനും അവിശ്വാസത്തിനും നീതീകരണമൊന്നുമില്ല. അവരെ നന്നാക്കിത്തീർക്കുവാൻ പാടുപെട്ടിട്ട് കാര്യമില്ല. നിങ്ങൾ കണ്ടതുപോലെ നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക, നിങ്ങളുടെ ഉത്തരവാദിത്വം എനിക്കോ, എന്റെ ഉത്തരവാദിത്വം നിങ്ങൾക്കോ ഇല്ല എന്ന് പറഞ്ഞു അവരിൽനിന്ന് ഒഴി -ഞ്ഞുനിൽക്കുകയേ വേണ്ടൂ. അവരിൽപെട്ട ചിലർ നീ പറയുന്നതും ക്കൾപിക്കുന്നതും
10:45

وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهۡتَدِينَ

(45) പകലിൽനിന്നും ഒരു നാഴിക (സമയം) അല്ലാതെ അവർ (മുമ്പ്) കഴിഞ്ഞു കൂടിയിട്ടില്ലെന്നോണം അവരെ അവൻ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം; അവർ തങ്ങൾക്കിടയിൽ അന്യോന്യം അറിയുന്നതാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവർക്ക് നഷ്ടപ്പെട്ടുപോയി; അവർ നേർമാർഗം പ്രാപിച്ചവരായിരുന്നുമില്ല. (45) ദിവസം അവൻ അവരെ ഒരുമിച്ചുകൂട്ടുന്ന ك َ أ َ ن ْ എന്ന പോലെ, എന്നോണം അവർ താമസിച്ചി (കഴിഞ്ഞു കൂടിയി) ട്ടില്ല ഒരു നാഴികയല്ലാതെ 2لا പകലിൽനിന്നുള്ള അവർ അന്യോന്യം അറിയും, പരിചയപ്പെടും അവർക്കിടയിൽ നഷ്ടപ്പെട്ടിട്ടുണ്ട്, നഷ്ടമടഞ്ഞുപോയി ّ َ ِ ين َ6ك വ്യാജമാക്കിയവർ اللها അല്ലാഹുവുമായി കാണുന്നതിനെ അവർ ആയിരുന്നുമില്ല നേർമാർഗം പ്രാപിച്ചവർ. മഹ്ശർ മഹാസമ്മേളനത്തിൽ എല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുന്ന അവസരത്തിൽ, അന്നത്തെ അതിഗൗരവങ്ങളായ സ്ഥിതിഗതികളും, പാരത്രിക ജീവി -തത്തിന്റെ അന്ത്യമില്ലായ്മയും കണ്ടറിയുമ്പോൾ, അവിശ്വാസികളായ ആളുകൾ മുമ്പ് തങ്ങളിൽ കഴിഞ്ഞുപോയതെല്ലാം അങ്ങേയറ്റം നിസ്സാരമായി അനുഭവപ്പെടും. തിനുമുമ്പ് ഭൂമിയിൽ ആകെ ഒരു നാഴിക നേരമേ തങ്ങൾ താമസിച്ചിട്ടുള്ളൂവെന്ന് തോന്നും. മുമ്പ് അന്യോന്യം പരിചയമുണ്ടായിരുന്നവർ തമ്മിൽ കാണുമ്പോൾ, തങ്ങൾ വേർപ്പെട്ടിട്ട് അധിക കാലമൊന്നും കഴിഞ്ഞിട്ടില്ലാത്തവണ്ണം അന്യോന്യം തിരിച്ചറിയുകയും ചെയ്യും. ഇഹത്തിലായിരുന്നപ്പോൾ പരലോക ജീവിതത്തെയും, അല്ലാഹുവിന്റെ മുമ്പിൽ ഹാജറാക്കപ്പെടുന്നതിനെയും നിഷേധിച്ചുകൊണ്ടിരുന്നവർ മുഴുവനും ഈ വസരത്തിൽ രക്ഷാമാർഗമില്ലാതെ നഷ്ടത്തിലും കഷ്ടത്തിലും അകപ്പെട്ടുകഴിഞ്ഞിരിക്കും. ക്വിയാമത്തുനാളിലെ അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളും, അവ മൂലം ഏർപ്പെടുന്ന അങ്കലാപ്പും കാരണമായി, അതിന് മുമ്പ് ഈ ഭൂമിയിൽ - മരണം വരെയും , ശ്രദ്ധാപൂർവ്വം കേൾക്കുന്നത് കാണാം. ചിലർ കാര്യം മനസ്സിലാക്കാനെന്നപോലെ മുഖത്ത് നോക്കിയിരിക്കുന്നതും കാണാം. എന്നാൽ, അവരൊന്നും ചിന്തിച്ചു്ര ഗഹിക്കുവാനോ, സത്യം മനസ്സിലാക്കുവാനോ വേണ്ടിയല്ല അങ്ങിനെ ചെയ്യുന്നത്. പ്രത്യക്ഷത്തിൽ, അവർ കേൾവിയും കാഴ്ചയുമുള്ളവരാണെങ്കിലും ബധിരൻമാരുടെയും, അന്ധൻമാരുടെയും സ്ഥിതിയാണ് അവർക്കുള്ളത്. ബധിരൻമാരെ കേൾപിച്ചും, അന്ധൻമാർക്ക് വഴികാട്ടിയും നേർവഴിക്കാക്കുവാൻ നിനക്ക് കഴിയുകയില്ലല്ലോ. അതുകൊണ്ട് അവരെപ്പറ്റി അവഗണിച്ചുകൊള്ളുക. ഇപ്രകാരം നബി യെ അല്ലാഹു ഉണർത്തുകയാണ്. മരണം മുതൽ പുനരുത്ഥാന വരെയുമുള്ള കാലത്ത് - വളരെ കുറഞ്ഞ സമയം മാത്രമേ കഴിഞ്ഞുകൂടിയിട്ടുള്ളൂവെന്നുള്ള അവിശ്വാസികളുടെ ഈ തോന്നലിനെപ്പറ്റി ഒന്നിലധികം സ്ഥലങ്ങളിൽ ക്വുർ-ആൻ വ്യക്തമാക്കിയിട്ടുണ്ട്. (ത്വാഹ: 103, റൂം : 5 5, അഹ്ക്വാഫ് : 35, നാസി-ആത്ത് : 46 മുതലായവ നോക്കുക.) ഈ വചനങ്ങളത്രയും ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഇപ്പോൾ ചില ആധുനികാശയക്കാർ മരണപ്പെട്ടവർക്ക് ക്വ ബ്റുകളിൽവെച്ചുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ച് വന്നിട്ടുള്ള ഹദീഥുകളെല്ലാം നിഷേധിക്കുകയും, പരിഹാസപൂർവ്വം തള്ളിക്കളയുകയും ചെയ്യുന്നത് കാണാം. അവർ അൽപസമയമല്ലാതെ കഴിഞ്ഞുകൂടിയിട്ടില്ലെന്ന് അവർക്ക് തോന്നുവാൻ കാരണം, അവർ ക്വബ്റുകളിൽ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരുന്നതു കൊണ്ടാണെന്നും മ റ്റുമാണ് അവരുടെ സമർത്ഥനം. ഇത് തികച്ചും വാസ്തവവിരുദ്ധവും ക്വുർ-ആന്റെ വാക്കുക ൾക്കും ഹദീഥുകൾക്കും എതിരുമാണ്. കൂടുതൽ ഗ്രഹിക്കാൻ സൂറത്തുൽ നൂന്റെ അവസാനത്തിൽ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക.
10:46–47

وَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا مَرۡجِعُهُمۡ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفۡعَلُونَ

وَلِكُلِّ أُمَّةٖ رَّسُولٞۖ فَإِذَا جَآءَ رَسُولُهُمۡ قُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ

(46) (ഒരുപക്ഷേ,) അവരെ നാം താക്കീത് നൽകിവരുന്നതിൽ ചിലത് നാം നിനക്ക് കാണിച്ചുതരുകയോ, അല്ലെങ്കിൽ നിന്നെ ധ നിന്റെ ആത്മാവിനെ പ നാം പിടിച്ചെടുക്കുകയോ ചെയ്യുന്ന പക്ഷം, എന്നാൽ നമ്മിലേക്ക് തന്നെയായിരിക്കും അവരുടെ മടങ്ങിവരവ്. പിന്നെ, അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സാക്ഷിയായിരിക്കും ധ അപ്പോൾ അവൻ വേണ്ടത് ചെയ്തുകൊള്ളും. പ (47) എല്ലാ (ഓരോ) സമുദായത്തിനുമുണ്ടായിരിക്കും ഒരു റസൂൽ. അങ്ങനെ, അവരുടെ റസൂൽ (അവർക്ക്) വന്നാൽ, അവർക്കിടയിൽ നീതി മുറയനുസരിച്ച് (കാര്യം) തീരുമാനിക്കപ്പെടുന്നതാണ്; അവരാകട്ടെ, അനീതി ചെയ്യപ്പെടുകയില്ലതാനും. (46) (ഒരുപക്ഷേ - വല്ലപ്പോഴും) നിനക്ക് നാം കാണിച്ചു തരുന്ന പക്ഷം ب َ ع ْ ض َ ചിലത് ي ِ َ ّ6ا അവരോട് നാം വാഗ്ദത്തം (താക്കീത്) ചെയ്യുന്ന അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്ന (മുഴുവനുമായെടുക്കുന്ന) പക്ഷം എന്നാൽ നമ്മിലേക്കാണ് അവരുടെ മടക്കം, മടങ്ങിവരവ് َ ّ ُ ത ُ َّ اللها പിന്നെ അല്ലാഹു ش َ ه ِ يد ٌ സാക്ഷിയാണ് അവർ ചെയ്യുന്നതിന്. (47) എല്ലാ സമുദായത്തിനുമുണ്ട് ر َ س ُ ول ٌ ഒരു (ഓരോ) റസൂൽ എന്നിട്ട്
10:48–52

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

قُل لَّآ أَمۡلِكُ لِنَفۡسِي ضَرّٗا وَلَا نَفۡعًا إِلَّا مَا شَآءَ ٱللَّهُۗ لِكُلِّ أُمَّةٍ أَجَلٌۚ إِذَا جَآءَ أَجَلُهُمۡ فَلَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ

قُلۡ أَرَءَيۡتُمۡ إِنۡ أَتَىٰكُمۡ عَذَابُهُۥ بَيَٰتًا أَوۡ نَهَارٗا مَّاذَا يَسۡتَعۡجِلُ مِنۡهُ ٱلۡمُجۡرِمُونَ

Passage continues through verse 10:52.

(48) അവർ (അവിശ്വാസികൾ) പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദത്തം (നിറവേറൽ)---നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ (49) പറയുക: എന്റെ "സ്വന്തത്തിന് (തന്നെ) ഒരു ഉപദ്രവമാകട്ടെ, ഒരു ഉപകാരമാകട്ടെ, ഞാൻ അധീനമാക്കുന്നില്ല, അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. "എല്ലാ സമുദായത്തിനുമുണ്ട് ഒരു അവധി. അവരുടെ അവധി വന്നാൽ, അപ്പോൾ അവർ ഒരു നാഴിക (സമയം) പിന്നോട്ട് പോകുകയാകട്ടെ, മുന്നോട്ട് പോകുകയാകട്ടെ ചെയ്കയില്ല.' (50) പറയുക : " കണ്ടുവോ നിങ്ങളൊന്നു പറയുവിൻ): രാത്രി സമയത്തോ, പകലിലോ അവന്റെ സാരം: ഈ സത്യനിഷേധികളെ താക്കീതുചെയ്തുവരുന്ന ശിക്ഷ -കളിൽ---കൊല, പരാജയം, അപമാനം തുടങ്ങിയവയിൽ -ചിലത് ഒരുപക്ഷേ, നബി യുടെ കാലത്ത് തന്നെ സംഭവിക്കുകയും, നബി അത് കാണുവാൻ സാധിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ അതിന് മുമ്പുതന്നെ അതൊന്നും കാണുവാൻ കഴിയാത്തവണ്ണം നേര ത്തേ തന്നെ നബി സ്വർഗം പൂകിയെന്നും വരാം. രണ്ടിൽ ഏത് സംഭവിച്ചാലും അവർ മട ങ്ങി എത്തുന്നത് അല്ലാഹുവിങ്കലേക്കായിരിക്കും. അവർ ചെയ്യുന്നതെല്ലാം അവൻ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. അപ്പോൾ, അവരുടെ മേൽ എടുക്കേണ്ടുന്ന നടപടി അവൻ എടുക്കുകതന്നെ ചെയ്യും. ഓരോ സമുദായത്തെയും മാർഗദർശനം ചെയ്യാൻ അല്ലാഹു പ്രത്യേകം റസൂലുകളെ അയക്കാറുണ്ട്. റസൂലുകളെ അയക്കാതെ ആരുടെ മേലും ശിക്ഷാനടപടി എടുക്കാറില്ല. ( وما كنا معذبين حتى نبعث رسولا ) റസൂലുകൾ വന്ന് പ്രബോധനം നടത്തുകയും തെളിവുകൾ നൽകുകയും ചെയ്തു കഴിഞ്ഞാൽ, പിന്നീട് നീതിയും ന്യായവും അനുസരിച്ച് നിഷേധികളുടെ മേൽ നടപടി സ്വീകരിക്കുക പതിവാണ്. റസൂലുകളും സത്യവിശ്വാസികളും വിജയിക്കുകയും ചെയ്യും. പേ ക്ഷ, നിഷേധികളോട് - അവർ നിഷേധികളാണെന്നുവെച്ച് -യാതൊരു അനീതിയും അല്ലാഹു ചെയ്കയില്ലതാനും. (അങ്ങിനെ) വന്നാൽ അവരുടെ റസൂൽ ق ُ ض ِ ي َ തീരുമാനിക്ക (വിധിക്ക) പ്പെടും അവർക്കിടയിൽ നീതിമുറയനുസരിച്ച് ْ ُ َ و അവർ അക്രമിക്ക (അനീതി ചെയ്യ) പ്പെടുകയില്ല. ശിക്ഷ നിങ്ങൾക്ക് വന്നെത്തിയെങ്കിൽ, അതിൽ നിന്ന് ഏതൊന്നിനായിരിക്കും (ഈ) കുറ്റവാളികൾ ധൃതികാണിക്കുക?! (51) "അത് സംഭവിച്ചാൽ പിന്നീടാണോ നിങ്ങളതിൽ വിശ്വസിക്കുന്നത് "ഇപ്പോഴോ (വിശ്വസിക്കുന്നത്)? നിങ്ങൾ ഇതിന് ധ ഈ ശിക്ഷക്ക് പ ധൃതി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ' (എന്നായിരിക്കും അപ്പോൾ പറയപ്പെടുക.) (52) പിന്നീട്, അക്രമം പ്രവർത്തിച്ചവരോട് പറയപ്പെടും: "നിങ്ങൾ ശാശ്വത ശിക്ഷ ആസ്വദിച്ചുകൊള്ളുവിൻ ! നിങ്ങൾ (പ്രവർത്തിച്ച്) സമ്പാദിച്ചിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?!' (48) അവർ പറയും, പറയുന്നു م َ ت َ ى എപ്പോഴാണ് വാഗ്ദത്തം നിങ്ങളാണെങ്കിൽ സത്യം പറയുന്നവർ. (49) ق ُ ل ْ നീ പറയുക ഞാൻ അധീനമാക്കുന്നില്ല (എനിക്ക് കഴിവില്ല) എന്റെ സ്വന്തത്തിന് ض َ ر ّ ً ا ഒരു ഉപദ്രവം ഒരു ഉപകാരവുമില്ല ഉദ്ദേശിച്ചതല്ലാതെ ُ َّ اللها അല്ലാഹു എല്ലാ സമുദായത്തിനുമുണ്ട് أ َ ج َ ل ٌ -ഒരു അവധി വന്നാൽ -അവരുടെ അവധി അപ്പോൾ അവർ പിന്തിപ്പോകയില്ല, പിന്നോട്ടാകുകയില്ല س َ اع َ ة ً ഒരു നാഴികയും അവർ മുന്തിപ്പോകുകയുമില്ല, മുന്നോട്ടുമാകയില്ല. (50) ق ُ ل ْ നീ പറയുക നിങ്ങൾ കണ്ടുവോ (പറയുവിൻ) നിങ്ങൾക്ക് വന്നെങ്കിൽ അവന്റെ ശിക്ഷ രാത്രി സമയത്ത് അല്ലെങ്കിൽ പകലിൽ م َ اذ َ ا എന്തൊന്നാണ്, ഏതിനാണ് ധൃതികൂട്ടുന്നത്, ബദ്ധപ്പെടുന്നത് م ِ ن ْ ه ُ അതിൽ നിന്ന് കുറ്റവാളികൾ. (51) َ ّ ُ ത َ أ പിന്നെയോ അത് സംഭവിച്ചാൽ, അതുണ്ടാകുമ്പോൾ അതിൽ നിങ്ങൾ വിശ്വസിക്കുന്നത് آلآن َ ഇപ്പോഴോ, ഇന്നേരമോ നിങ്ങളായിരിക്കെ, നിങ്ങളായിരുന്നുവല്ലോ ب ِ ه ِ അതിന്, അതിനെപ്പറ്റി ക്ഷ നിങ്ങൾ ധൃതികൂട്ടും. (52) പിന്നെ പറയപ്പെടും അക്രമം ചെയ്തവരോട് ذ ُ وق ُ وا നിങ്ങൾ ആസ്വദിക്കുവിൻ ع َ ذ َ اب َ ശിക്ഷയെ ِ ْ ഗ്ല ُ خ ْ لا ശാശ്വതത്തിന്റെ, സ്ഥിരതയുടെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ യാതൊന്നിനല്ലാതെ നിങ്ങളായി-
10:53

۞وَيَسۡتَنۢبِـُٔونَكَ أَحَقٌّ هُوَۖ قُلۡ إِي وَرَبِّيٓ إِنَّهُۥ لَحَقّٞۖ وَمَآ أَنتُم بِمُعۡجِزِينَ

(53) (നബിയേ) നിന്നോടവർ വർത്തമാനമന്വേഷിക്കുന്നു: യഥാർത്ഥമാണോ അത് ? എന്ന്! നീ പറയുക: "ഓ ! എന്റെ റബ്ബ് തന്നെയാണ(സത്യം)! നിശ്ചയമായും അത് യഥാർത്ഥം തന്നെ! നിങ്ങൾ (പിടിയിൽപെടാതെ) അശക്തരാക്കുന്നവരല്ലതാനും.' സത്യവിശ്വാസികൾക്ക് രക്ഷയും വിജയവും ലഭിക്കും. അവിശ്വാസികൾക്ക് ശിക്ഷയും പരാജയവും അനുഭവപ്പെടും എന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ; അതൊക്കെ സത്യമാണെങ്കിൽ എന്താണത് സംഭവിക്കാത്തത്? എപ്പോഴായിരിക്കും അതുണ്ടാവുക? എന്നിങ്ങനെ അവിശ്വാസികൾ പരിഹസിച്ചു പറയാറുള്ളതിന് എങ്ങിനെ മ റുപടി പറയേണമെന്ന് അല്ലാഹു നബി ക്കു പഠിപ്പിക്കുകയാണ്. മറുപടിയിൽ അടങ്ങിയ തത്വങ്ങൾ ഇങ്ങിനെ വിവരിക്കാം:- (1) മറ്റുള്ളവരുടെ കാര്യം ഇരിക്കട്ടെ, എന്റെ സ്വന്തം അല്ലാഹു ഉദ്ദേശിച്ചപോലെ സംഭവിക്കുമെന്നേ എനിക്ക് പറയുവാൻ സാധിക്കൂ. അവൻ ഉദ്ദേശിക്കുന്നതിനപ്പുറം വല്ല ഉപദ്രവം ഉണ്ടാക്കുവാനോ അത് തടുക്കുവാനോ, വല്ല ഉപകാരവും ചെയ്യാനോ, അത് ഉണ്ടാക്കാതിരിക്കുവനോ എനിക്ക് കഴിവില്ല . അവൻ നൽകിയത് അനുഭവിക്കുകയും, അവൻ അറിയിച്ചത് അറിയുകയും മാത്രമേ എനിക്ക് നിവൃത്തിയുള്ളൂ. പിന്നെ എങ്ങിനെയാണ് ആവാഗ്ദത്തങ്ങളൊക്കെ ഇന്നപ്പോൾ സംഭവിക്കുമെന്ന് ഞാൻ അറിയുക?! (2) എന്നാൽ ഒരു വാസ്തവം നിങ്ങൾ മനസ്സിലാക്കണം: ഓരോ സമുദാ -യത്തിനും - അത് ഇന്നപ്പോൾ നശിക്കും അല്ലെങ്കിൽ ശിക്ഷിക്കപ്പെടും എന്നൊക്കെ - അല്ലാഹു ഒരു നിശ്ചയവും അവധിയും വെച്ചിട്ടുണ്ട്. അത് അതേപോലെത്തന്നെ സം ഭവിക്കും, അതിൽ ഒരു നിമിഷംപോലും ഏറ്റക്കുറവ് സംഭവിക്കുകയില്ല. (3) ആ ശിക്ഷ ഒരുപക്ഷേ രാത്രിയിലോ പകലിലോ പെട്ടെന്നാവാം സം ഭവിക്കുന്നത്. ഒന്നും തീർത്ത് പറയുവാൻ വയ്യ. എന്നാൽ, അത് സംഭവിക്കുമ്പോൾ പ്പോൾ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന ഈ പാപികളാരെങ്കിലും അപ്പോൾ ധൃതികൂട്ടുവാൻ ധൈര്യപ്പെടുമോ? ധൃതികൂട്ടുമെങ്കിൽ ഏത് ശിക്ഷക്കായിരിക്കും ധൃതികൂട്ടുക ? ! അതെ , ഈ ധൃതികൂട്ടലൊന്നും വേണ്ടിയിരുന്നില്ലെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യമാകും. (4) അത് സംഭവിക്കുന്നത് എപ്പോഴായാലും അപ്പോൾ വിശ്വസിക്കാമെന്നാണോ നിങ്ങളുടെ ഭാവം ? എങ്കിൽ അത് പ്രയോജനപ്പെടുവാൻ പോകുന്നില്ല . അപ്പോൾ വിശ്വസിക്കുന്നവരോട്: "ഈ ശിക്ഷക്ക് തിരക്കു കൂട്ടിയിരുന്നവരാണല്ലോ നിങ്ങൾ, എന്നിട്ട് ഇപ്പോഴാണോ നിങ്ങൾ വിശ്വസിക്കുവാൻ പോകുന്നത് ഈ വിശ്വാസം സ്വീകാര്യമല്ല-' എന്നായിരിക്കും പറയപ്പെടുക. അപ്പോഴത്തെ ആ വിശ്വാസം സ്വീകരിക്ക -പ്പെടുകയില്ലെന്ന് മാത്രമല്ല, ശാശ്വതമായ നരക ശിക്ഷ അനുഭവിച്ചുകൊള്ളണമെന്ന വിധിയും കൂടിയായിരിക്കും ലഭിക്കുക. അത് നിങ്ങളുടെ കർമഫലമല്ലാതെ മറ്റൊന്നുമല്ലതാ -നും. രുന്നു നിങ്ങൾ സമ്പാദിക്കും, പ്രവർത്തിച്ചുവെക്കും. (53) അവർ നിന്നോട് വർത്തമാനം (വിവരം) തേടുന്നു, അന്വേഷിക്കുന്നു യഥാർത്ഥം (സത്യം) ആണോ ه ُ و َ അത് ق ُ ل ْ നീ പറയുക ي ِ إ ഓ, അതെ, ഉവ്വ് എന്റെ റബ്ബ് തന്നെ സത്യം إ ِ ن َّ ه ُ നിശ്ചയമായും അത് യാഥാർത്ഥ്യം തന്നെ നിങ്ങളല്ല താനും അശക്തമാക്കുന്നവർ, പരാജയപ്പെടുത്തുന്നവർ. മനുഷ്യൻ മരിച്ചു മണ്ണായിട്ടും ജീവിപ്പിക്കപ്പെടും, മുൻ ജീവിതത്തിൽ ചെയ്തതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടും, അതനുസരിച്ച് രക്ഷാശിക്ഷകൾക്ക് വിധേയനാകും എന്നൊക്കെ നിങ്ങൾ പറയുന്നത് യഥാർത്ഥം തന്നെയാണോ? അതല്ല കേവലം തമാശയോ? സത്യനിഷേധികളുടെ ഇത്തരം ചോദ്യത്തിന് ഇപ്രകാരം മറുപടി പറയണമെന്ന് അല്ലാഹു നബി യോട് കൽപിക്കുന്നു: "ഓ! സംശയിക്കേ−! എന്റെ റബ്ബിനെത്തന്നെ സത്യം! അക്ഷരംപ്രതി ശരിയാണത്. നിങ്ങൾ മണ്ണായി നശിച്ചാലും അല്ലാ -ഹുവിന്റെ പിടിയിൽ അകപ്പെടാതെ അവനെ പരാജയപ്പെടുത്തിരക്ഷപ്പെടുവാൻ നിങ്ങൾക്ക് സാധിച്ചേക്കുമെന്ന് നിങ്ങൾ കരുതേ-−.' (എന്റെ റബ്ബിനെത്തന്നെ സത്യം!) എന്നിത്രയും ശക്തിയായ സ്വരത്തിൽ സത്യം ചെയ്തുകൊണ്ട് അവിശ്വാസികളോട് മറുപടി പറയുവാൻ ന ബി യോട് കൽപിക്കുന്ന മൂന്ന് സ്ഥലമാണ് ക്വുർ-ആനിൽ ആകെയുള്ളത്. ഒന്ന് ഇതുതന്നെ. മറ്റൊന്ന്: അന്ത്യ സമയം വന്നെത്തുകയില്ലെന്ന് പറയുന്നവരോട് (ഇല്ലാതെ! എന്റെ റബ്ബ് തന്നെയാണ! അത് നിങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്യും.) എന്ന് പറയുവാ ൻ സൂറത്ത് സബ-ഉ്: 3 ൽ കൽപിച്ചതാകുന്നു. മൂന്നാമത്തേത്: മരണാനന്തരം ജനങ്ങൾ എഴുനേൽപിക്കപ്പെടുകയില്ലെന്ന് ജൽപിക്കുന്നവരോട് (നീ പറയുക; ഇല്ലാതേ! എന്റെ റബ്ബിനെത്തന്നെയാണ! തീർച്ചയായും നിങ്ങൾ എഴുന്നേൽപിക്കപ്പെ -ടുകതന്നെ ചെയ്യും) എന്ന് പറയുവാൻ സൂഃ തഗാബുൻ: 7 ൽ കൽപിച്ചതുമാകുന്നു. നിഷേധികൾ അവരുടെ നിഷേധവേളയിൽ ഉപയോഗിച്ച അതേ വാക്കുകളെത്തന്നെയാണ് ഇവിടങ്ങളിലെല്ലാം ഖണ്ഡിച്ചിരിക്കുന്നതെന്ന് പ്രസ്താവ്യമത്രെ. മരണാനന്തര ജീവിതത്തെയും, പരലോക ജീവിതത്തെയും നിഷേധിക്കുന്നതിന്റെ ഗൗരവത്തെയും , അതിൽ അവരോട് അല്ലാഹുവിനുള്ള അതികഠിനമായ അമർഷത്തെയുമാണിത് കാണിക്കു -ന്നത്. വിഭാഗം - 6
10:54

وَلَوۡ أَنَّ لِكُلِّ نَفۡسٖ ظَلَمَتۡ مَا فِي ٱلۡأَرۡضِ لَٱفۡتَدَتۡ بِهِۦۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۖ وَقُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ

(54) അക്രമം പ്രവർത്തിച്ച എല്ലാ (ഓരോ) വ്യക്തിക്കും ഭൂമിയിലുള്ളത് (മുഴുവൻ) ഉണ്ടായിരുന്നാലും, അത് അതിനെ തെണ്ടം കൊടു(ത്ത് മോചനത്തിനു ശ്രമി)ക്കുക തന്നെ ചെയ്യും. ശിക്ഷയെ കാണുമ്പോൾ അവർ ഖേദം മറച്ചുവെക്കുകയും ചെയ്യും. അവർക്കിടയിൽ നീതിമുറയനുസരിച്ച് തീരുമാനിക്കപ്പെടുകയും ചെയ്യും; അവരാകട്ടെ, അക്രമം ചെയ്യപ്പെടുന്നതുമല്ല. (54) ആയിരു(-ഉണ്ടായിരു)-ന്നെങ്കിൽ എല്ലാ ആൾക്കും, വ്യക്തിക്കും അക്രമം ചെയ്ത الأر ഭൂമിയിലുള്ളത് لاف അത് തെണ്ടം കൊടുക്കുക (മോചനത്തിന് പ്രായശ്ചിത്തം നൽകുക) തന്നെ ചെയ്യുമായിരുന്നു ب ِ ه ِ അതിനെ, അതുകൊണ്ട് അവർ രഹസ്യമായി (മറച്ചു)വെക്കുകയും ചെയ്യും الن ഖേദത്തെ അവർ കാണുമ്പോൾ, ശിക്ഷയെ തീരുമാനിക്കപ്പെടുകയും ചെയ്യും അവർക്കിടയിൽ നീതിമുറപ്രകാരം ْ ُ َ و അവരാകട്ടെ അക്രമം ചെയ്യപ്പെടുകയില്ല. തങ്ങൾക്ക് ലഭിക്കുവാൻ പോകുന്ന ശിക്ഷാവകുപ്പുകൾ കൺമുമ്പിൽ കാണുമ്പോൾ, തങ്ങൾ ചെയ്തിരുന്ന അക്രമങ്ങളെക്കുറിച്ച് അവർക്ക് ലജ്ജയും അപമാന വും അനുഭവപ്പെടും. അതുകൊണ്ട് അപ്പോൾ തങ്ങളുടെ ഖേദം കഴിയുന്നത്ര മറ -ച്ചുപിടിക്കുവാൻ അവർ ശ്രമിക്കും എന്ന് താൽപര്യം. പക്ഷേ അതിനുശേഷം ഖേദവും വ്യ സനവും ഒതുക്കിവെക്കുവാൻ കഴിയാതെ അവർ പരസ്യമായിത്തന്നെ സങ്കടം വിളിച്ചു പറയുകയും ചെയ്യുമെന്ന് വേറെ വചനങ്ങളിൽ നിന്ന് വ്യക്തമാണ്. َ ي َ ا ജَ ع ങ്ക (ഹാ! സങ്കടമേ! അല്ലാഹുവിന്റെ വിഷയത്തിൽ ഞാൻ ഞാൻ കളിയാക്കുന്നവനായിപ്പോയല്ലോ!) എന്നൊക്കെ അവർ പറയുമെന്ന് സൂഃ സുമർ: 56 ൽ കാണാം. (റബ്ബേ! ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളിൽ കവിഞ്ഞുപോയി. ഞങ്ങൾവഴി പിഴച്ച ആളുകളായിത്തീർന്നു!) എന്നും മറ്റും പറയു -മെന്ന് സൂഃ 106,107 വചനങ്ങളിലും കാണാവുന്നതാണ്.
10:55–58

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ أَلَآ إِنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

هُوَ يُحۡيِۦ وَيُمِيتُ وَإِلَيۡهِ تُرۡجَعُونَ

يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ

Passage continues through verse 10:58.

(55) അല്ലാ! (--അറിയുക:) നിശ്ചയമായും, ആകാശങ്ങളിലും ഭൂമിയിലുമുള്ളതും(ഒക്കെ) അല്ലാഹുവിന്റെതാകുന്നു. അല്ലാ! (--അറിയുക:) നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദത്തം യഥാർത്ഥമാകുന്നു. എങ്കിലും, അവരിൽ അധികമാളും അറിയുന്നില്ല. (56) അവൻ, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. (57) ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കൽനിന്ന് നിങ്ങൾക്ക് സദുപദേശവും, നെഞ്ചുകളിലുള്ളതിന് ധ ഹൃദയരോഗങ്ങൾക്ക് പ ശമനവും വന്നിട്ടുണ്ട്; സത്യവിശ്വാസികൾക്ക് മാർഗദർശനവും,-കാരുണ്യവും (വന്നിട്ടുണ്ട്). (58) പറയുക: "അല്ലാഹുവിന്റെ ദയവ് (അഥവാ അനുഗ്രഹം) കൊണ്ടും, അവന്റെ കാരുണ്യം കൊണ്ടുമത്രെ (അത്) - അത് കൊണ്ടു ആഹ്ളാദിക്കട്ടെ! അത്, അവർ ശേഖരിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിനെക്കാൾ (ഒക്കെ) ഉത്തമമാകുന്നു. (55) أ َ لا അല്ലാ, അല്ലേ (അറിയുക) اللهِ َّ ِ إ ِ ن َّ നിശ്ചയമായും അല്ലാഹുവിനാണ് الس ആകാശങ്ങളിലുള്ളത് و َ الأر ْ ض ِ ഭൂമിയിലും أ َ لا അല്ലാ (അറിയുക) നിശ്ചയമായും വാഗ്ദത്തം ِ َّ اللها അല്ലാഹുവിന്റെ ح َ ق ّ ٌ യഥാർത്ഥമാകുന്നു എങ്കിലും, പക്ഷേ അവരിൽ അധികവും അവർ അറിയുന്നില്ല. (56) അവൻ ജീവിപ്പിക്കുന്നു, അവനത്രെ ജീവിപ്പിക്കുന്നത് മരണപ്പെടുത്തുകയും ചെയ്യുന്നു അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു. (57) ّ ُ َ ا الن മനുഷ്യരേ നിങ്ങൾക്ക് വന്നിട്ടുണ്ട് സദുപദേശം നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ശമനവും, ആശ്വാസവും الص ُّ د ُ ور ِ നെഞ്ചു (ഹൃദയം)-കളിലുള്ളതിന് മാർഗദർശവും, നേർമാർഗവും കാരുണ്യവും സത്യവിശ്വാസികൾക്ക്. (58) ق ُ ل ْ നീ പറയുക اللها അല്ലാഹുവിന്റെ ദയവും (അനുഗ്രഹം) കൊണ്ടും അവന്റെ കാരുണ്യം കൊണ്ടും അതുകൊണ്ടുതന്നെ എന്നാലവർ സന്തോഷിച്ച് (ആഹ്ളാദം കൊള്ളട്ടെ) അത് ഗുണകരമാണ്, ഉത്തമമാണ് അവർ ഒരുമിച്ച് (ശേഖരിച്ചു) കൂട്ടുന്നതിനേക്കാൾ. മനുഷ്യവർഗത്തിന് ആകമാനം സദുപദേശമത്രെ വിശുദ്ധ അന്ധവിശ്വാസം, കാപട്യം, സംശയം ആദിയായ മനോരോഗങ്ങൾക്ക് അത് ശമനം നൽകുകയും ചെയ്യുന്നു. അതിൽ വിശ്വസിക്കുകയും, അതിന്റെ അദ്ധ്യാപനങ്ങളെ നുസരിക്കുകയും ചെയ്യുന്നവർക്കാകട്ടെ, അത് മാർഗദർശനവും കാരുണ്യവുമാകുന്നു. അതവരെ നേർവഴിക്ക് നയിക്കും. അവരുടെ ഭാവിജീവിതത്തിനും, ശാശ്വതസൗഭാഗ്യത്തിന്നും അത് കാരണമാകുകയും ചെയ്യും. അതിൽ വിശ്വസിക്കാത്തവർക്ക് അത് ചെയ്യുകയില്ലെന്ന് മാത്രമല്ല, അവർക്കെതിരെയുള്ള തെളിവുകൂടിയായിരി ക്കും അത്. അങ്ങനെ, അതവർക്ക് കൂടുതൽ നഷ്ടമായിട്ടാണ് കലാശിക്കുക. (സാരം: ക്വുർ-ആൻ മുഖേന സത്യവിശ്വാസികൾക്ക് രോഗശമനവും കാരുണ്യവുമായുള്ളതിനെ നാം അവതരിപ്പിക്കുന്നു. അക്രമികൾക്ക് അത് നഷ്ടത്തെ -യല്ലാതെ വർദ്ധിപ്പിക്കുകയില്ല. (17 : 82.) ഐഹികജീവിതത്തിൽ വെച്ചു മനുഷ്യന് നേടിയെടുക്കുവാനുള്ള ഏതൊരു നേട്ടത്തെക്കാളും ശ്രേഷ്ഠവും ഉത്തമവുമാണ് ഈ ക്വുർ-ആനും, അതുവഴി അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളും കാരുണ്യവും. അതുകൊണ്ട് അതിലാണ് മനുഷ്യൻ സന്തോഷംകൊള്ളേണ്ടതും, അതിനാണ് മുൻഗണന നൽകേണ്ടതും. ഐഹികനേട്ടങ്ങൾ- എത്രതന്നെ ഉയർന്നതും വർദ്ധിച്ചതുമാണെങ്കിലും---മരണേ ത്താടെ അത് അവസാനിക്കുമല്ലോ. ക്വുർ-ആൻ മുഖേന ലഭിക്കുന്ന നേട്ടങ്ങളാകട്ടെ, ഈ ലോകത്തും പരലോകത്തും ശേഷിക്കുകയും ചെയ്യുന്നു.
10:59–60

قُلۡ أَرَءَيۡتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزۡقٖ فَجَعَلۡتُم مِّنۡهُ حَرَامٗا وَحَلَٰلٗا قُلۡ ءَآللَّهُ أَذِنَ لَكُمۡۖ أَمۡ عَلَى ٱللَّهِ تَفۡتَرُونَ

وَمَا ظَنُّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ يَوۡمَ ٱلۡقِيَٰمَةِۗ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ

(59) നീ പറയുക: "നിങ്ങൾ കണ്ടുവോ, ആഹാരമായി അല്ലാഹു നിങ്ങൾക്കുവേണ്ടി ഇറക്കിത്തന്നിട്ടുള്ളത്? എന്നിട്ട്, നിങ്ങൾ അതിൽനിന്നും (ചിലത്) നിഷിദ്ധവും, (ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു?' പറയുക: "അല്ലാഹുവാണോ നിങ്ങൾക്ക് (അതിന്) അനുവാദം നൽകിയത്; അതല്ല, അല്ലാഹുവിന്റെ പേരിൽ നിങ്ങൾ കെട്ടിച്ചമക്കുകയാണോ? (പറയുവിൻ---കേൾക്കട്ടെ)!' (60) അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുന്നവരുടെ വിചാരം ക്വിയാമത്തുനാളിൽ എന്തായിരിക്കും?! നിശ്ചയമായും, അല്ലാഹു, മനുഷ്യരുടെ പേരിൽ ദയവ് (അഥവാ അനുഗ്രഹം) ഉള്ളവൻ തന്നെ. എങ്കിലും, അവരിൽ അധികമാളും നന്ദി ചെയ്യുന്നില്ല. (59) ق ُ ل ْ നീ പറയുക നിങ്ങൾ കണ്ടുവോ (പറയൂ) ഇറക്കിയതിനെ ُ َّ اللها അല്ലാഹു ل َ ُ م ْ നിങ്ങൾക്കുവേണ്ടി ആഹാരമായിട്ട് , ഉപജീവനത്തിൽ നിന്നും എന്നിട്ട് നിങ്ങൾ ആക്കി م ِ ن ْ ه ُ അതിൽനിന്ന് (ചിലത്) നിഷിദ്ധം و َ ح َ لالا അനുവദനീയവും ق ُ ل ْ നീ പറയുക ُ َّ اللهآ അല്ലാഹുവാണോ നിങ്ങൾക്ക് അനുവാദം (സമ്മതം) തന്നത് اللها അതല്ല അല്ലാഹുവിന്റെ പേരിൽ -നിങ്ങൾ കെട്ടിപ്പറയുന്നുവോ. (60) എന്താണ് വിചാരം, ധാരണയെന്താണ് കെട്ടിച്ചമക്കുന്നവരുടെ َ ജ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ വ്യാജം, കളവ് -ക്വിയാമത്ത് നാളിൽ, നാളിനെപ്പറ്റി َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ദയവ് (അനുഗ്രഹം) ഉള്ളവൻ തന്നെ َ ജ الن ّ َ اس ِ ع َ മനുഷ്യരുടെമേൽ എങ്കിലും അവരിൽ അധികവും അവർ നന്ദി ചെയ്യുന്നില്ല. മനുഷ്യർക്ക ഉപജീവനത്തിനായി ധാരാളം ജീവികളും സസ്യവർഗ -ങ്ങളും അല്ലാഹു ഭൂമിയിൽ ഏർപ്പെടുത്തിയിരിക്കുന്നു. ഈ അനുഗ്രഹം വേണ്ടതു -പോലെ ആസ്വദിക്കുവാൻ കൂട്ടാക്കാതെ, അവയിൽ ചിലത് മതദൃഷ്ട്യാ നിഷിദ്ധമാക്കിയും-, ചിലത് അനുവ - ദനീയമാക്കിയും തരം തിരിക്കുന്നവരെ അല്ലാഹു ആക്ഷേപിക്കുന്നു. ഈ തരംതിരിക്കലിനുള്ള സമ്മതം നിങ്ങൾക്ക് എവിടെനിന്ന് കിട്ടി? അവയുടെ സ്രഷ്ടാവും ദാതാവുമായ അല്ലാഹു അതിന് അനുവാദം ഇല്ലെന്ന് തീർച്ചയാണ്. അപ്പോൾ,- നിങ്ങൾ അല്ലാഹുവിന്റെ മേൽ കെട്ടിയുണ്ടാക്കിയ വ്യാജം മാത്രമാണ -ത്. അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമച്ചവർക്ക് ക്വിയാമത്തുനാളിൽ നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകൾ അതിഭയങ്കരവും, അവരുടെ വിഭാവനത്തിനും ധാരണ ക്കും അതീതവുമായിരിക്കുമെന്ന് അവർ ഓർത്തുകൊള്ളട്ടെ എന്ന് അവരെ അല്ലാഹു താക്കീത് ചെയ്യു -ന്നു. മനുഷ്യർക്ക് ആഹാരത്തിനായി ധാരാളക്കണക്കിൽ വിഭവങ്ങൾ അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുള്ളത് അവന് അവരോടുള്ള ദയാദാക്ഷിണ്യംകൊണ്ടാണ്. തിന് നന്ദി കാണിക്കുകയാണ് അവർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, മിക്ക തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽനന്ദിയില്ലാത്തവരായിട്ടാണിരിക്കുന്നത്. ആ നന്ദികേടിൽ നിന്നാണ് ഇത്തരം പ്രവണതകൾ ഉണ്ടായിത്തീരുന്നത് എന്നൊക്കെയാണ് അവസാനത്തെ വാക്യത്തിലടങ്ങിയ സൂചന. വിഗ്രഹങ്ങളുടെ പേരിലും മറ്റുമായി ചിലതരം ആടുമാടൊട്ടകങ്ങളെയും, കൃഷിവിഭവങ്ങളെയും മുശ്രിക്കുകൾ നിഷിദ്ധമാക്കി വെച്ചിരുന്നതിനെ സൂ ചിപ്പിച്ചുകൊണ്ടുള്ളതാണ് ഈ വചനങ്ങൾ. ഈ വിഷയകമായി സൂഃ 136, 138, 139 മുതലായ സ്ഥലങ്ങളിൽ മുമ്പ് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവും വന്റെ റസൂലും നിഷിദ്ധമാക്കിയിട്ടില്ലാത്ത വസ്തുക്കളെ എന്തെങ്കിലും ന്യായം പറഞ്ഞ് മതത്തിൽ നിഷിദ്ധമാക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയർ തന്നെ. അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ ആസ്വദിക്കുന്നത് അവനോട് നന്ദി കാണിക്കലും, അതിന് തടസ്സ -മുണ്ടാക്കുന്നത് നന്ദികേട് കാണിക്കലുമാകുന്നു. അബുൽ അഹ്വസ്വ്(റ) അദ്ദേഹത്തിന്റെ പിതാവ് പ്രസ്താവിച്ചതായി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഞാൻ വളരെ താണതരത്തിലുള്ള യുടെ അടുക്കൽ ചെന്നു. അവിടുന്ന് ചോദിച്ചു: "തനിക്ക് സ്വത്ത് വല്ലതും ഉേണ്ടാ?' ഞാൻ പറഞ്ഞു: "ഉണ്ട്.' തിരുമേനി ചോദിച്ചു: "എന്ത് സ്വത്താണുള്ളത്?' ഞാൻ പറഞ്ഞു: " ഒട്ടകം, അടിമ, കുതിര, ആട് ഇതെല്ലാം തന്നെയുണ്ട്. അപ്പോൾ തിരുമേനി പറഞ്ഞു: "തനിക്ക് അല്ലാഹു സ്വത്ത് നൽകിയ സ്ഥിതിക്ക് തനിക്ക് അവൻ നൽകിയ അനുഗ്രഹത്തിന്റെയും, ആദരവിന്റെയും അടയാളം തന്നിൽ കാണപ്പെടട്ടെ.' (അ). ഈ തത്വം ഉൾകൊള്ളുന്ന ഹദീഥുകൾ വേറെയും കാണാം. വിഭാഗം - 7
10:61

وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِۚ وَمَا يَعۡزُبُ عَن رَّبِّكَ مِن مِّثۡقَالِ ذَرَّةٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ وَلَآ أَصۡغَرَ مِن ذَٰلِكَ وَلَآ أَكۡبَرَ إِلَّا فِي كِتَٰبٖ مُّبِينٍ

(61) (നബിയേ) നീ വല്ല കാര്യത്തിലും ആയിരിക്കുകയാകട്ടെ, അത് സംബന്ധിച്ച് ക്വുർ-ആനിൽ നിന്നും (വല്ലതും) പാരായണം ചെയ്യുകയാകട്ടെ ചെയ്കയില്ല; നിങ്ങൾ ധ മനുഷ്യർ പ വല്ല പ്രവൃത്തിയും പ്രവർത്തിക്കുകയും ചെയ്കയില്ല; നിങ്ങൾ അതിൽ മുഴുകികൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ മേൽ നാം (ദൃക്)സാക്ഷികളായിരിക്കാതെ. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, ഒരു അണുത്തൂക്കവും (തന്നെ) നിന്റെ റബ്ബിൽനിന്നും വിട്ടുപോകുകയില്ല; അതിനെക്കാൾ ചെറുതാവട്ടെ, വലുതാകട്ടെ ഇല്ല, (അത്) സ്പഷ്ടമായ ഒരു (രേഖാ)- ഗ്രന്ഥത്തിൽ ഇല്ലാതെ. (61) ആയിരിക്കയില്ല ഒരു കാര്യത്തിലും, വല്ല വിഷയത്തിലും പാരായണം ചെയ്കയുമില്ല م ِ ن ْ ه ُ അത് സംബന്ധിച്ച് ക്വുർ-ആനിൽ നിന്നും (വല്ലതും) നിങ്ങൾ പ്രവർത്തിക്കുകയുമില്ല ഒരു പ്രവൃത്തിയും, പ്രവൃത്തിയായിട്ട് (വല്ലതും) നാം ആയിരിക്കാതെ നിങ്ങളുടെ മേൽ സാക്ഷികൾ, സന്നദ്ധർ നിങ്ങൾ മുഴുകിക്കൊണ്ടിരിക്കുമ്പോൾ ِ هي ِ ف അതിൽ വിട്ട് (തെറ്റിമറഞ്ഞു) പോകയുമില്ല നിന്റെ റബ്ബിൽ നിന്ന്, റബ്ബിനെ വിട്ട് തൂക്കത്തിൽ നിന്നും (ഒന്നും---ഒരളവും) ٍ ة َّ ر َ ذ ഒരണുവിന്റെ الأر ْ ض ِ في ِ ഭൂമിയിൽ الس ആകാശത്തിലുമില്ല و َ لا ങ്ങ أ َ ص ْ കൂടുതൽ ചെറിയതുമില്ല അതിനെക്കാൾ കൂടുതൽ വലുതുമില്ല ഒരു ഗ്രന്ഥത്തിൽ (രേഖയിൽ) ഇല്ലാതെ م ُ ب ِ ين ٍ സ്പഷ്ടമായ, വ്യക്തമായ നബി യാകട്ടെ, മറ്റുള്ളവരാകട്ടെ, ഏതെങ്കിലും വിഷയത്തിൽ ഏർപ്പെടു -കയോ, വല്ല പ്രവൃത്തിയും ചെയ്യുകയോ ചെയ്യുന്നപക്ഷം അല്ലാഹു അത് കണ്ടറിയാതിരിക്കുകയില്ല. ആകാശഭൂമികളിലുള്ള ഏതൊരു എത്ര തന്നെ വലുതോ ചെറുതോ അറിവിൽപെടാത്തതുമില്ല. എല്ലാറ്റിന്റെയും കണക്കും തോതുമൊക്കെ അവൻ കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടു -മുണ്ട് എന്ന് സാരം. നബി യുടെ ക്വുർ-ആൻ പാരായണത്തെപ്പറ്റി പ്രത്യേകം എടുത്ത് പറഞ്ഞത്, നബി യുടെ പ്രധാന ജോലി അതായതുകൊണ്ടായിരിക്കാം. ملعا ّ اللها ഭാവികാര്യങ്ങളെക്കുറിച്ച് മൊത്തത്തിലുള്ള അറിവേ അല്ലാഹുവിനുള്ളുവെന്നും, അതത് കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്രമേ ഓരോന്നിനെക്കുറി ച്ചും അവന് വിശദമായി അറിയുകയുള്ളൂവെന്നും ചില തൽപരകക്ഷികൾ ജൽപിക്കാ -റുള്ളത് തികച്ചും സത്യവിരുദ്ധമാണെന്ന് ഈ വചനത്തിൽ നിന്നും ഇതുപോലുള്ള മ റ്റു ചില വചനങ്ങളിൽനിന്നും സ്പഷ്ടമായി മനസ്സിലാക്കാം. എല്ലാം അവൻ സൃഷ്ടിച്ച اللها ച്ച ) ഓരോന്നും സൃഷ്ടിച്ചതാകട്ടെ, ശരിക്ക് കണക്കും വ്യവസ്ഥയും വെച്ചുകൊണ്ടും لَّ إ ِ ن َّ ا ച്ച القمر ) എന്നിരിക്കെ ഏതെങ്കിലും ഒരു കാര്യം -അല്ലെങ്കിൽ അറിയാതിരിക്കുന്നതെങ്ങിനെയാണ്
10:62–64

أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ

لَهُمُ ٱلۡبُشۡرَىٰ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۚ لَا تَبۡدِيلَ لِكَلِمَٰتِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

(62) (അല്ലാ! അറിയുക; ) നിശ്ചയമായും അല്ലാഹുവിന്റെ "വലിയ്യു- 'കൾ (മിത്രങ്ങൾ) , അവരുടെ മേൽ ഒരു ഭയവുമില്ല; അവർ വ്യസനിക്കുകയും ചെയ്കയില്ല. (63) (അതെ,) വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്തവർ. ധ ഇവരാണ് അല്ലാഹുവിന്റെ "വലിയ്യു-'കൾ. പ (64) അവർക്കത്രെ, ഇഹലോക ജീവിതത്തിലും, പരലോകത്തിലും സന്തോഷവാർത്ത (യുള്ളത്). അല്ലാഹുവിന്റെ വാക്കുകൾക്ക് മാറ്റം വരുത്തലില്ല. അതുതന്നെയാണ് വമ്പിച്ച ഭാഗ്യം! (62) أ َ لا അല്ലാ, അറിയുക -വലിയ്യു (മിത്രം)-കൾ ِ َّ اللها അല്ലാഹുവിന്റെ ഒരു ഭയവുമില്ല അവരുടെ മേൽ ُ ْ و َ لا അവരില്ലതാനും അവർ വ്യസനിക്കും. (63) വിശ്വസിച്ചവർ അവർ ആയിരിക്കുകയും ചെയ്തു അവർ സൂക്ഷ്മത പാലിക്കും. (64) ' ل َ അവർക്കുണ്ട്, അവർക്കാണ് സന്തോഷവാർത്ത ജീവിതത്തിൽ ഇഹത്തിലെ, ഐഹിക الآخ പരലോകത്തിലും മാറ്റം വരുത്തലില്ല, പകരമാക്കലില്ല വാക്കുകൾക്ക്, വചനങ്ങളെ ِ َّ اللها അല്ലാഹുവിന്റെ അതുതന്നെയാണ് ഭാഗ്യം, വിജയം വമ്പിച്ച, മഹാ അടുപ്പം ( القرب ) എന്നർത്ഥമായ (വൽയ്) എന്ന മൂലത്തിൽ നിന്നുള്ളതാണ് ْ ّ ِ َ و വലിയ്യ് എന്ന വാക്ക്. അതിന്റെ ബഹുവചനമാണ് (ഔലിയാ-ഉ്). ബന്ധപ്പെട്ടവൻ, അടുത്തവൻ, മിത്രം എന്നൊക്കെയാണ് അതിനർത്ഥം. "ശത്രു )'വിന്റെ എതിർപദമായി അത് ഉപയോഗിക്കപ്പെടുന്നത് ഈ അർത്ഥത്തിലാകുന്നു. കുട്ടികൾ, സ്ത്രീകൾ മുതലായ ദുർബ്ബലരുടെ കൈകാര്യ കർത്താക്കൾക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. اللها ءا اللها ءا اللها ءا اللها لوأ لوألوأ لوأ (അല്ലാഹുവിന്റെ വലിയ്യുകൾ) എന്ന് പറയുന്നതും ആദ്യം പറഞ്ഞ അർത്ഥത്തിൽ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. "അല്ലാഹുവിന്റെ വലിയ്യുകൾ' (അഥവാ ഔലിയാ-ഉ്) ആരാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതെ, വിശ്വസിക്കേണ്ടുന്ന കാര്യങ്ങളിൽ വിശ്വസിക്കുകയും, അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കുകവഴി അവനെ സൂക്ഷിച്ചു പോരുകയും ചെയ്തവരാരോ അവരാണത് അല്ലാഹുതന്നെ നു നിർവ്വചനം നൽകിയിരിക്കെ, മറ്റൊരു നിർവ്വചനമോ വ്യാഖ് യാനമോ നൽകുവാൻ ആ ർക്കും അവകാശമില്ല. ലോകത്ത് അദൃശ്യമായ ചില കൈകാര്യങ്ങൾ കഴിവ് നൽകപ്പെട്ടചില മഹാത്മാക്കളെ ഉദ്ദേശിച്ചാണ് അല്ലാഹുവിന്റെ വലിയ്യു -കൾ എന്ന് പറയപ്പെടുന്നതെന്ന് ചിലർ പറയാറുള്ളത് ശരിയല്ലെന്ന് അല്ലാഹുവിന്റെ നിർവ്വ -ചനത്തിൽ നിന്ന് സ്പഷ്ടമായി. അതുപോലെത്തന്നെ, ചില അദ്ഭുതസിദ്ധിയുണ്ടെ കരുതപ്പെടുന്നവർ, ജട, മുടി മുതലായ ചില പ്രത്യേക വേഷം സ്വീകരിച്ചവർ, വല്ല മ ഹാൻമാരുടെയും ശിഷ്യത്വമോ കൈതുടർച്ചയോ ലഭിച്ചതിന്റെ പേരിൽ പെട്ടെന്ന് "വലിപ്പട്ടം ' നേടിയവർ എന്നിങ്ങനെയുള്ളവരാണ് വലിയ്യുകൾ എന്നൊക്കെ ചില തെറ്റായ ധാരണകൾ പൊതുജനങ്ങൾക്കിടയിലുമുണ്ട്. തികച്ചും അജ്ഞതയിൽ നിന്നും വിഡ്ഢിത്തത്തിൽ നിന്നും ഉടലെടുത്ത ഈ ധാരണകൾ മൂലം മുസ്ലിം സമുദായത്തിൽ ഉണ്ടായതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അനാചാരങ്ങൾക്കും അഴിമതികൾക്കും കയ്യും കണക്കുമില്ല. معاذ الله സത്യവിശ്വാസം സ്വീകരിക്കുകയും, അല്ലാഹുവിനെ സൂക്ഷിച്ചുപോരുകയും ചെയ്തവരാകുന്ന "വലിയ്യു'കളുടെ നേട്ടങ്ങളായി അല്ലാഹു ഇവിടെ എടുത്ത് കാണിച്ചത് നാലു കാര്യങ്ങളാകുന്നു. (1) (അവരുടെ മേൽ ഒരു ഭയവുമില്ല.) അവർ തങ്ങളുടെ കടമകളെ ശരിക്കും പാലിക്കുന്നവരും, പാപകൃത്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നവരുമാകകൊണ്ട് മറ്റുള്ളവർ ഭയപ്പെടുന്നപോലെ വരാനിരിക്കുന്ന ഭവിഷ്യ -ത്തുകളെക്കുറിച്ച് അവർ ഒന്നും ഭയപ്പെടേണ്ടതായി വരുകയില്ല എന്നുദ്ദേശ്യം. (2) (അവരൊട്ട് വ്യസനിക്കുകയുമില്ല.) ഐഹികമായതോ പാ രത്രികമായതോ ആവട്ടെ, അവർ ചെയ്തുപോയതിനെപ്പറ്റിയോ , ചെയ്യാതിരുന്നതിനെപ്പറ്റിയോ അവർക്ക് വ്യസനിക്കേണ്ടുന്ന ആവശ്യം നേരിടുകയില്ല. കാര -ണം, ഓരോന്നിലും അവർ തങ്ങളുടെ ബാധ്യതകളെല്ലാം യഥാവിധി നിറവേറ്റുന്നവരാ -യിരിക്കും. വല്ല അഹിതങ്ങളോ കഷ്ടനഷ്ടങ്ങളോ നേരിട്ടാലും വ്യസനവും ദുഃഖവും അവ രെ തീണ്ടുകയില്ല. കാരണം, അവർ സർവ്വവും അല്ലാഹുവിൽ അർപ്പിച്ചവരും, അവൻ നൽ കിയതിൽ സമാധാനമടയുന്നവരുമായിരിക്കും. (3) (അവർക്ക് ഐഹികജീവിതത്തിൽ സന്തോഷവാർത്തയുണ്ടായിരിക്കും.) പ്രവാചകൻമാരും, വേദഗ്രന്ഥങ്ങളും മുഖേന അവർക്ക് പല സന്തോഷവാർത്തകളും ലഭിച്ചുകൊണ്ടിരിക്കുന്നു. നല്ലതായ സ്വപ്നങ്ങൾ വഴിയും അവർക്ക് മനസ്സമാധാനവും സന്തോഷവും ലഭിച്ചുകൊണ്ടിരിക്കും. ജനങ്ങളി ൽ നിന്ന് അനുമോദനങ്ങളും സ്വീകരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അവരുടെ പ്രാ ർത്ഥനകൾ അല്ലാഹു പാഴാക്കുകയുമില്ല. മരണവേളയിൽ മലക്കുകളും അവരെ സ്വാഗതം ചെയ്കയും അനുമോദിക്കുകയും ചെയ്യും. അവരോ അവരെപ്പറ്റി മറ്റുള്ളവരോ കാ ണുന്ന നല്ല സ്വപ്നങ്ങളും അവരുടെ ഐഹികമായ സന്തോഷവാർത്തയിൽ ഉൾപ്പെടുന്നതാ യി താഴെ ഉദ്ധരിക്കുന്ന ഹദീഥുകളിൽ നിന്നും വ്യക്തമാണ്. അങ്ങനെ പലതും ഇഹത്തിൽ വെച്ച് അവർക്ക് ലഭിക്കുന്ന സന്തോഷങ്ങളായിരിക്കും. (4) الآخ (പരലോകത്തിലും സന്തോഷവാർത്തയുണ്ടായിരിക്കും.) ക്വിയാമത്തുനാളിൽ മലക്കുകൾ അവരെ എതിരേൽക്കുകയും, അവർക്ക് ലഭിക്കുവാനിരിക്കുന്ന സ്വർഗം മുതലായ അനുഗ്രഹങ്ങളെപ്പറ്റി സന്തോഷമറിയിക്കുകയും ചെ യ്യും. എല്ലാ ഭാഗത്ത് നിന്നും സന്തോഷവാർത്തയേ അവർ കേൾക്കേണ്ടി വരുകയുള്ളൂ. ഇതെല്ലാം ചൂണ്ടിക്കാട്ടിയശേഷം, ഇതിലൊന്നും യാതൊരു മാറ്റവും വരുത്തുകയില്ല---അല്ലാഹുവിന്റെ വാക്കുകൾക്ക് വ്യത്യാസം വരുകയില്ല---എന്നും, മനുഷ്യർക്ക് ലഭിക്കാവുന്ന മഹത്തായ ഭാഗ്യം ഇതൊക്കെത്തന്നെയാണെന്നും, അല്ലാഹു ആ വാഗ്ദാനം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നു. ഈ മഹാഭാഗ്യത്തിന് പാത്രമാകുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തിത്തരട്ടെ. ആമീൻ. മേൽകണ്ട വിവരണത്തിലേക്ക് വെളിച്ചം നൽകുന്ന അൽപം ചില ക്വുർ-ആൻ വചനങ്ങളും, ഹദീഥുകളും ഇവിടെ ഓർമിപ്പിക്കുന്നത് സന്ദർഭോചിത -മായിരിക്കും: الآية االله (സാരം: ആർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും വാ അവർക്ക് അവരുടെ പ്രതിഫലം അവരുടെ റബ്ബിന്റെ അടുക്കൽ ഉണ്ടായിരിക്കും. അവരുടെ മേൽ ഒരു ഭയവുമില്ല; അവർ വ്യസനിക്കുകയുമില്ല.) വീണ്ടും അല്ലാഹു പറയുന്നു: الآية االله (സാരം: ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് ചൊവ്വിന് നിലകൊള്ളുകയും ചെയ്തവരിൽ മലക്കുകൾ ഇറങ്ങിവന്നു പറയും: നിങ്ങൾ ഭയപ്പെടുകയും, വ്യസനിക്കുകയും വേണ്ടാ. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വർഗംകൊണ്ട് നിങ്ങൾ സന്തോഷിച്ചുകൊള്ളുവിൻ . ഇഹത്തിലും, പരത്തിലും ഞങ്ങൾ നിങ്ങളുടെ ബന്ധുമിത്രങ്ങളാകുന്നു. അവിടത്തിൽ നിങ്ങ ൾക്ക് നിങ്ങളുടെ മനസ്സുകൾ ഇച്ഛിക്കുന്നതെന്തോ അതുണ്ടായിരിക്കും. അവിട -ത്തിൽ നിങ്ങൾ എന്താവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കുംവളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ റബ്ബിന്റെ പക്കൽ നിന്നുള്ള സൽക്കാരമായിക്കൊണ്ട്. ( 41 : 30--32.) മരണവേളയിലും, ക്വബ്റിൽവെച്ചും, പുനരുത്ഥാനസമയത്തും മലക്കുകൾ സജ്ജനങ്ങൾക്ക് ഇപ്രകാരം സന്തോഷവാർത്ത അറിയിക്കുന്നതാണെന്ന് നിവേദ നം ചെയ്യപ്പെട്ടിട്ടുണ്ട്. (കൂടുതൽ വിവരം ആ വചനങ്ങളുടെ വ്യാഖ്യാനത്തിൽ നോക്കുക.) സജ്ജനങ്ങളെക്കുറിച്ച് അവർ നരകത്തിന്റെ ഒച്ചപ്പാടുപോലും കേൾക്കുകയില്ലെന്നും, അവർ ഇച്ഛിക്കുന്നതെന്തോ അതിൽ നിത്യവാസികളായിരിക്കുമെന്നും പറഞ്ഞുകൊണ്ട് അല്ലാഹു പറയുന്നു: م ُ لا الآية الأك (സാരം: ആ മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ആ ദി വസമാണിത് എന്ന് പറഞ്ഞുകൊണ്ട് മലക്കുകൾ അവരെ എതിരേൽക്കുകയും ചെയ്യും. (21: 1 03.) വീണ്ടും അല്ലാഹു പറയുന്നു: الآية (സാരം: സത്യവിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും മുമ്പിലൂടെയും, പ ല ഭാഗത്തൂടെയും പ്രകാശം വ്യാപിച്ചുകൊണ്ടിരിക്കുന്ന ദിവസം, അടിഭാഗത്തിലൂടെ അരു -വികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളാണ് ഇന്ന് നിങ്ങൾക്കുള്ള അനുമോദനവാർത്ത എന്ന് പറയപ്പെടും. (57: 12) എന്ന വാക്ക് ഒരു പ്രത്യേകതരം ആൾക്കാരെ ഉദ്ദേശിച്ചല്ലെന്നും , സദ്വൃത്തരായ സത്യവിശ്വാസികളെ ഉദ്ദേശിച്ചാണെന്നും ഇതിൽ നിന്നൊക്കെ കൂടുതൽ മനസ്സിലാക്കാമല്ലോ. നബി പറഞ്ഞതായി ഇബ്നുമസ്-ഊദ് (റ) ഉദ്ധരിക്കുന്നു: "നിശ്ചയമായും, മനുഷ്യരിൽ പിശാചിന് ഒരു പ്രവേശനമുണ്ട്; മലക്കിനും ഒരു പ്ര വേശനമുണ്ട്, എന്നാൽ, പിശാചിന്റെ പ്രവേശനം തിൻമകൊണ്ടുള്ള വാഗ്ദത്തം നടത്തലും, യ ഥാർത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനം നന്മകൊണ്ട് വാഗ്ദത്തം നടത്തലും യഥാർഥത്തെ സത്യെപ്പടുത്തലുമായിരിക്കും. ആർക്കെങ്കിലും ഇത് (ഒടുവിൽ പറഞ്ഞത്) അനുഭവപ്പെട്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തുകൊ -ളളട്ടെ. മറ്റേത് (ആദ്യം പറഞ്ഞത്) ആർക്കെങ്കിലും അനുഭവപ്പെട്ടാൽ അവൻ പിശാചിൽ നിന്ന് രക്ഷ തേടിക്കൊള്ളട്ടെ. (തി, ന.) അബൂദർറ് (റ) പറയുന്നു: "മനുഷ്യൻ ഒരു കർമം ചെയ്യുന്നു; അതി ന്റെ പേരിൽ ജനങ്ങൾ അവനെ സ്തുതിക്കുകയും , പുകഴ്ത്തുകയും ചെയ്യുന്നു? (ഇതി ന്റെ സ്ഥിതിയെന്താണ്?)' എന്ന് അദ്ദേഹം നബി യോട് ചോദിച്ചു. അപ്പോൾ നബി പറഞ്ഞു: "അത് സത്യവിശ്വാസിക്ക് നേരത്തെലഭിക്കുന്ന അനുമോദനവാർത്തയാ -ണ്. (അ: മു.) (അവർക്ക് ചാദിച്ചപ്പോൾ നബി പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: "മുസ്ലിമായ മനുഷ്യൻ കാണുകയോ, അല്ലെങ്കിൽ അവനെപ്പറ്റി മറ്റുള്ളവരാൽ കാണപ്പെടുകയോ ചെയ്യുന്ന നല്ല സ്വപ്നങ്ങളാണത്'. (അ; ഇബ്നുജരീർ.) ഒന്നിലധികം മാർഗങ്ങളിൽ കൂടിവാക്കുകളിൽ അൽപസ്വൽപം വ്യത്യാസം കാണുമെങ്കിലും - ഇബ്നുജരീർ (റ) ഇത് ദ്ധരിച്ചിരിക്കുന്നു. ഉബാദത്തുബ്നു സ്വാമിത്ത്, അബൂഹുറയ്റഃ (റ) എന്നിവരിൽ നിന്നും ഈ അർത്ഥത്തിലുള്ള ഹദീഥുകൾ അഹ്മദും, ഇബ്നുജരീറും (റ) ഉദ്ധരിച്ചു കാണാം. നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ പല അംശങ്ങളിൽ ഒന്നാണെന്നും ഹദീഥുകളിൽ വന്നി -ട്ടുണ്ട്. പരലോകത്തുവെച്ച് ലഭിക്കുന്ന സന്തോഷവാർത്തകളിൽ പ്രധാനമായത് സ്വർഗ -ത്തെപ്പറ്റിയുള്ള സന്തോഷവാർത്തയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
10:65

وَلَا يَحۡزُنكَ قَوۡلُهُمۡۘ إِنَّ ٱلۡعِزَّةَ لِلَّهِ جَمِيعًاۚ هُوَ ٱلسَّمِيعُ ٱلۡعَلِيمُ

(65) (നബിയേ) അവരുടെ (മുശ്രിക്കുകളുടെ) വാക്ക് നിന്നെ വ്യസനിപ്പിക്കരുത്. നിശ്ചയമായും, പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. അവൻ (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമത്രെ. (65) നിന്നെ വ്യസനിപ്പിക്കരുത് അവരുടെ വാക്ക്, അവർ പറയുന്നത് നിശ്ചയമായും പ്രതാപം اللهِ َّ ِ അല്ലാഹുവിനാണ് َ ِ يع ً ا ച മുഴുവനും ه ُ و َ അവൻ الس َّ م ِ يع ُ കേൾക്കുന്നവനത്രെ അറിയുന്നവൻ മുശ്രിക്കുകളുടെ ഭാഗത്ത് നിന്ന് പരിഹാസത്തിന്റെയും ആക്ഷേപത്തിന്റെയും ഭീഷണിയുടെയും രൂപത്തിൽ പല തോന്നിയവാസ വാക്കുകളും കാണ്ടിരിക്കും. ചിലതെല്ലാം കേൾക്കുമ്പോൾ നബി ക്കു വ്യസനം തോന്നുക സ്വാഭാവികമാണല്ലോ. ഇതിനെപ്പറ്റി ഒരിടത്ത് അല്ലാഹു പറയുന്നു: (അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നുവെന്ന് നാം അറിയുന്നുണ്ട് എന്നാൽ, അവർ നിന്നെ വ്യാജമാക്കുകയല്ല; പക്ഷേ, ആ അക്രമികൾ അല്ലാഹുവിന്റെ ആയത്തുകളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. (6: 33) അത്തരം വാക്കുകളിലൊന്നും വ്യസനിക്കേണ്ടതില്ല, അവർക്ക് വില കൽപിക്കേണ്ടതുമില്ല, അവമൂലം ഒന്നും സംഭവിക്കാനും പോകുന്നില്ല, അതിനെതിരിൽ വേണ്ടുന്ന നടപടികൾ അല്ലാഹു എടുത്തുകൊള്ളും, ശക്തിയും, പ്രതാപവുമെല്ലാം അവനു മാത്രമാണുള്ളത്, അവന്റെ നടപടിക്ക് കീഴൊതുങ്ങാത്തവരാരുംതന്നെയില്ല, എന്നൊക്കെ അല്ലാഹു ന ബി യെ സമാധാനിപ്പിക്കുകയാണ്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: اللها ََّ بن ِ ل ْ غلأ (നിശ്ചയമായും ഞാനും എന്റെ റസൂലുകളും ജയിക്കുകതന്നെ ചെയ്യുമെന്ന് അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു. (58:21)
10:66

أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ

(66) അല്ലാ! (അറിയുക:) നിശ്ചയമായും, അല്ലാഹുവിന്റെതാണ് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (ഒക്കെ). അല്ലാഹുവിന് പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ച്ചു കൊണ്ടിരിക്കുന്നവർ (യഥാർത്ഥത്തിൽ) "പങ്കാളി' കളെ പിൻപറ്റുന്നില്ല. (അതെ,) ഊഹത്തെയല്ലാതെ അവർ പിൻപറ്റുന്നില്ല; അവർ മതിപ്പിട്ട് (-കളവ്) പറയുകയല്ലാതെ ചെയ്യുന്നുമില്ല. (66) أ َ لا അല്ലാ, അറിയുക اللهِ َّ ِ إ ِ ن َّ നിശ്ചയമായും അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് الس ആകാശത്തിലുള്ളവർ الأر ഭൂമിയിലുള്ളവരും പിൻപറ്റുന്നില്ല വിളിക്കുന്ന (പ്രാർത്ഥിക്കുന്ന)-വർ اللها അല്ലാഹുവിന് പുറമെ പങ്കാളികളെ, കൂട്ടുകാരെ അവർ പിൻപറ്റുന്നില്ല الظّ َ ن َّ إ ِ لا ഊഹത്തെ (ധാരണയെ) അല്ലാതെ അവരല്ലതാനും മതിപ്പിടുക (അനുമാനം പറയുക)-യല്ലാതെ ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളും, അടിമകളും, അവന്റെ നിയന്ത്രണത്തിൽ കഴിയുന്നവരുമാകുന്നു. എന്നിരിക്കെ, അവരിൽ ആരെങ്കിലും അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ ഗുണമാഹാത്മ്യങ്ങളിലോ അവന് പങ്കാളികളായിരിക്കുവാൻ നിവൃത്തിയില്ല. ബുദ്ധിയുള്ള ജീവികളുടെ സ്ഥിതിതന്നെ ഇതാണെങ്കിൽ, ബുദ്ധിയോ ജീവനോ ഇല്ലാത്ത നിർജ്ജീവ വസ്തുക്കളുടെ കാര്യം പറയേ -ണ്ടതുമില്ലല്ലോ. അപ്പോൾ ഈ മുശ്രിക്കുകൾ ചില സൃഷ്ടികളെ ന്റ പങ്കാളികളായി സങ്കൽപിച്ചുകൊണ്ട് ആരാധിച്ചും പ്രാർത്ഥിച്ചും വരുന്നതോ? വാസ്തവത്തിൽ അതൊന്നുംതന്നെ അല്ലാഹുവിന്റെ പങ്കാളികളല്ല. പിന്നെയോ? വെറും ചി ല ഊഹത്തെയും അനുമാനത്തെയും അടിസ്ഥാനമാക്കി അവയെ അവന്റെ പങ്കുകാരാണെന്ന് സ ങ്കൽപിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിൽ സത്യത്തിന്റെയോ, ന്യായത്തിന്റെയോ കണികപോലുമില്ല. എന്നൊക്കെയാണ് ഇവിടെ അല്ലാഹു പറഞ്ഞതിന്റെ താൽപര്യം.
10:67

هُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ

(67) അവനത്രെ നിങ്ങൾക്ക്, ? നിങ്ങൾ അതിൽ അടങ്ങി (ശാന്തമാ)- യിരിക്കുവാൻ വേണ്ടി രാത്രിയെയും, കണ്ടറിയത്തക്ക നിലയിൽ പകലിനെയും ഏർപ്പെടുത്തിത്തന്നവൻ. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങൾക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. (67) അവൻ യാതൊരുവൻ, അവനത്രെയാതൊരുവൻ നിങ്ങൾക്ക് ആക്കി (ഏർപ്പെടുത്തി)യ الل ّ َ ي ْ ل َ രാത്രിയെ നിങ്ങൾ അടങ്ങിയിരിക്കുവാൻ, ശാന്തമായിരിക്കുവാൻ ِ هي ِ ف അതിൽ َّ َ ار َ ഭلا َ و പകലിനെയും م ُ ب ْ ص ِ رًا കാണത്തക്കവിധത്തിൽ നിശ്ചയമായും അതിലുണ്ട് لآي َ ات ٍ പല ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് കേൾക്കുന്ന, കേട്ടറിയുന്ന രാപ്പകലുകളുടെ യാഥാർത്ഥ്യങ്ങളെയും, അവയുടെ ക്രമീകരണ വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങളെയും സംബന്ധിച്ച് ചിന്തിച്ചാൽതന്നെയും അല്ലാഹുവിന് പങ്കാളികൾ ഉണ്ടായിരിക്കുക സാധ്യമല്ലെന്ന് അന്വേഷണ ബുദ്ധിയുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും.
10:68–70

قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ هُوَ ٱلۡغَنِيُّۖ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ إِنۡ عِندَكُم مِّن سُلۡطَٰنِۭ بِهَٰذَآۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

قُلۡ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ

مَتَٰعٞ فِي ٱلدُّنۡيَا ثُمَّ إِلَيۡنَا مَرۡجِعُهُمۡ ثُمَّ نُذِيقُهُمُ ٱلۡعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكۡفُرُونَ

(68) അവർ പറയുകയാണ്: "അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു'വെന്ന്. അവൻ മഹാ പരിശുദ്ധൻ! അവനത്രെ (പരാശ്രയമില്ലാത്ത) ധന്യൻ; അവന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (മുഴുവൻ). ഇതിനെപ്പറ്റി നിങ്ങളുടെ പക്കൽ യാതൊരു (ആധികാരിക) രേഖയും ഇല്ല. അല്ലാഹുവിന്റെമേൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത് നിങ്ങൾ (കെട്ടി) പറയുന്നുവോ?!' (69) പറയുക: "നിശ്ചയമായും, അല്ലാഹുവിന്റെമേൽ വ്യാജം കെട്ടിച്ചമക്കുന്നവർ വിജയിക്കുകയില്ല.' (70) ഇഹത്തിലുള്ള ഒരു (തരം) സുഖമെടുക്കൽ! (അത്രമാത്രം.) പിന്നെ, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങി വരവ്. പിന്നെ, അവർ അവിശ്വസിച്ചിരുന്നത് നിമിത്തം അവരെ നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. (68) او ُ لا َ ق അവർ പറഞ്ഞു, പറയുകയാണ് ات َّ خ َ ذ َ ഏർപ്പെടുത്തി, സ്വീകരിച്ചു, ഉണ്ടാക്കി (എന്ന്) ُ َّ اللها അല്ലാഹു ا ً َ - َ و സന്താനത്തെ അവൻ മഹാ പരിശുദ്ധൻ, അവനെ വാഴ്ത്തുന്നു ه ُ و َ അവൻ, അവനത്രെ ധന്യനത്രെ, ധന്യനായുള്ളവൻ, നിരാശ്രയൻ ُ َ ഴ അവനാണ്, അവന്റെതാണ് الس ആകാശങ്ങളിലുള്ളതും الأر ഭൂമിയിലുള്ളതും നിങ്ങളുടെ അടുക്കൽ (പക്കൽ) ഇല്ല ഒരു (അധികൃത) രേഖയും ِ َ ذ َ ا ശ ഇതിന്, ഇതിനെപ്പറ്റി നിങ്ങൾ പറയുകയോ, പറഞ്ഞുണ്ടാക്കുന്നുവോ َ ഷ َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ (മേൽ) നിങ്ങൾ(-ക്ക്) അറിയാത്തത്. (69) ق ُ ل ْ നീ പറയുക َّ ن ِ إ നിശ്ചയമായും കെട്ടിച്ചമക്കുന്നവർ َ ഷ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ വ്യാജം, അസത്യം അവർ വിജയിക്കുകയില്ല. (70) م َ ت َ اع ٌ ഒരു സുഖമെടുക്കൽ ഇഹത്തിൽ പിന്നെ നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിവരവ് പിന്നെ നാമവരെ ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും ശിക്ഷയെ الش َّ د ِ يد َ കഠിനമായ അവരായിരുന്നതു നിമിത്തം അവർ അവിശ്വസിക്കും. മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് മുശ്രിക്കുകളും, ഉസൈർ (അ) അല്ലാഹുവിന്റെ പുത്രനാണെന്ന് ചില യഹൂദികളും, ഈസാ (അ) അല്ലാഹുവിന്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞുവരുന്നതിനെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. സന്താന വാദത്തെ അടിയോടെ ഖണ്ഡിക്കുന്ന താനും യാഥാർത്ഥ്യങ്ങളും. പ്രസ്തുത വാദക്കാർക്കുള്ള ചില താക്കീതുകളുമാ ണ് അവയുടെ ഉള്ളടക്കം. അങ്ങേയറ്റം അപലപനീയമായ ഈ വാദത്തെ ക്കാണ്ട് ആദ്യമായി അല്ലാഹു പറഞ്ഞ വാക്ക് അവൻ മഹാ പരിശുദ്ധൻ!) എന്നത്രെ. അവന്റെ മഹിതമഹത്വത്തിനും, അത്യുൽകൃഷ്ട ഗുണമാഹാത്മ്യങ്ങൾക്കും ട്ടും തന്നെ യോജിക്കാത്തതും, അവന്റെ പരിശുദ്ധിയെ ഇടിച്ചുതാഴ്ത്തി അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതുമായ ഒരു വാദമാണതെന്നാണ് ആ വാക്ക് സൂചി -പ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ആക്ഷേപിക്കുന്ന മിക്ക സ്ഥലങ്ങളിലും ക്വുർ-ആനിൽ അല്ലാഹു ഇതേവാക്ക് പറഞ്ഞിരിക്കുന്നത് കാണാം. ഈ സന്താന വാദക്കാരെപ്പറ്റി അല്ലാഹുവിനുള്ള വെറുപ്പും, ആ വാദത്തിന്റെ ഗൗരവവും എത്രമാത്രം കടുത്തതാണെന്ന് സൂറത്ത് മർയമിലെ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. അവരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: "വളരെ ഘോരമാ യ ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്. ഇതുനിമിത്തം ആകാശങ്ങൾ പൊ ട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും, മലകൾ തകർന്നുവീഴുകയും ചെയ്യുമാ -റാകുന്നു! അതെ, പരമകാരുണികനായുള്ളവന് മക്കളുണ്ടെന്ന് വാദിച്ചതിനാൽ! സന്താനത്തെ സ്വീകരിക്കുകയെന്നത് പരമ -ല്ല. ആകാശഭൂമികളിലുള്ളവരെല്ലാം തന്നെ പരമകാരുണികന്റെ അടുക്കൽ അടിമയായി വ രുന്നവരല്ലാതെ ഇല്ല. അവൻ അവരെ സൂക്ഷ്മമായി അറിയുകയും, അവരെ എണ്ണിക്കണക്കാക്കുകയും ചെയ്തിട്ടുണ്ട്.' (മർയം: 89 - 94.) സന്താനമുണ്ടായിരിക്കുന്നതിൽനിന്നും അവൻ എത്രയോ പരിശുദ്ധ -നാണെന്ന് പറഞ്ഞശേഷം, ആ പരിശുദ്ധിയുടെ പശ്ചാത്തലങ്ങളും അല്ലാഹു ചൂണ്ടിക്കാ -ട്ടിയിരിക്കുന്നു. (1) അവൻ ധന്യനാണ്. ആരുടെയും ആശ്രയം അവന്നില്ല, ഇണയോ, തുണയോ, മക്കളോ, കുടുംബമോ ഒന്നും അവന്നാവശ്യമില്ല. ഒരു കാര്യത്തിലും ആരുടെയും സഹായമോ, സഹകരണമോ, കൂട്ടോ ഒന്നും അവന് വേണ്ടതില്ല. (2) സന്താനങ്ങളെന്ന് പറയപ്പെടുന്നവരടക്കം ആകാശഭൂമിക -ളിലുള്ള സർവ്വ വസ്തുക്കളും അവന്റെതാണ്. എല്ലാം അവന്റെ സൃഷ്ടി. അവൻ ഉടമ. എല്ലാം അവന്റെ നിയന്ത്രണത്തിനധീനം. എന്നിരിക്കെ, അതിൽ ചിലർ മാത്രം എങ്ങിനെ വന്റെ മക്കളാകും?! (3) ശരി, എന്നാൽ പിന്നെ ഈ വാദത്തിന് വല്ല രേഖയുമുണ്ടോ? ഇല്ല. ഒരു വേദഗ്രന്ഥമോ, ബുദ്ധിപരമായ വല്ല തെളിവോ, അറിവോ ഒന്നും തന്നെ അതിനില്ല. (4) സ്വീകാര്യമായ തെളിവോ രേഖാമൂലമുള്ള അറിവോ ത അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു വാദം മാത്രമാണത്. ഇത്രയും കടുത്ത നുണ കെട്ടിപ്പറയുന്നവർ ഒരിക്കലും വിജയിക്കു -വാൻ പോകുന്നില്ല. തൽക്കാലം ഈ ലോകത്ത് അൽപസമയത്തെ സുഖജീവിതം അവർക്കുണ്ടായിരിക്കുമെങ്കിലും താമസിയാതെ അവർ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചു വരാതിരിക്കില്ല. അപ്പോഴറിയാം ആ ധിക്കാരത്തിന്റെയും സത്യനിഷേധത്തിന്റെ യും തിക്തഫലം എന്ന് അവസാനം അവരെ അല്ലാഹു താക്കീത് ചെയ്യുന്നു. വിഭാഗം - 8 ബഹുദൈവ വിശ്വാസികളായ സത്യനിഷേധികളെ സംബന്ധിച്ച് പ ലതും കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു കഴിഞ്ഞു. അടുത്ത വചനം മുതൽ ഏതാനും വചനങ്ങളിലായി അവരെപ്പോലെ മുൻസമുദായങ്ങളിൽ കഴിഞ്ഞുപോയ ചില സത്യനിഷേധികളുടെ അനുഭവ പാഠങ്ങൾ വിവരിച്ചുകൊണ്ട് അതിലേക്ക് അവരുടെ്ര ശദ്ധയെ ക്ഷണിക്കുന്നു. അല്ലാഹു പറയുന്നു:-
10:71–73

۞وَٱتۡلُ عَلَيۡهِمۡ نَبَأَ نُوحٍ إِذۡ قَالَ لِقَوۡمِهِۦ يَٰقَوۡمِ إِن كَانَ كَبُرَ عَلَيۡكُم مَّقَامِي وَتَذۡكِيرِي بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلۡتُ فَأَجۡمِعُوٓاْ أَمۡرَكُمۡ وَشُرَكَآءَكُمۡ ثُمَّ لَا يَكُنۡ أَمۡرُكُمۡ عَلَيۡكُمۡ غُمَّةٗ ثُمَّ ٱقۡضُوٓاْ إِلَيَّ وَلَا تُنظِرُونِ

فَإِن تَوَلَّيۡتُمۡ فَمَا سَأَلۡتُكُم مِّنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ

فَكَذَّبُوهُ فَنَجَّيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ وَجَعَلۡنَٰهُمۡ خَلَـٰٓئِفَ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ

(71) (നബിയേ,) അവർക്ക് നൂഹിന്റെ വൃത്താന്തം ഓതിക്കേൾപ്പിക്കുക. (അതായത്) അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞ സന്ദർഭം: "എന്റെ ജനങ്ങളേ, എന്റെ നിലപാടും, അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) കളെക്കുറിച്ചുള്ള എന്റെ ഓർമിപ്പിക്കലും നിങ്ങൾക്ക് വളരെ വലുതായി (അസഹ്യമായി) അല്ലാഹുവിന്റെ മേൽ ഞാൻ (ഇതാ) ഭരമേൽപിച്ചിരിക്കുന്നു. "എന്നാൽ, നിങ്ങൾ നിങ്ങളുടെ പങ്കാളികളോടുകൂടി നിങ്ങളുടെ കാര്യം ഏകോപി(ച്ചുറ)-പ്പിച്ചു കൊള്ളുവിൻ; പിന്നെ, നിങ്ങളുടെ കാര്യം നിങ്ങൾക്ക് ഒരവ്യക്തതയായിരിക്കരുത്. ധ ഒരു തുറന്ന തീരുമാനം എടുത്തു കൊള്ളുക പ പിന്നീട്, എന്റെനേരെ നിങ്ങൾ(-അത്) നിർവ്വഹിച്ചു കൊള്ളുക; എനിക്ക് നിങ്ങൾ താമസം നൽകുകയും വേണ്ടാ. (72) എനി, നിങ്ങൾ തിരിഞ്ഞു പോകുകയാണെങ്കിൽ (അങ്ങനെ പോയ്ക്കോളൂ) ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എന്റെ പ്രതിഫലം അല്ലാഹുവിന്റെ പേരിലല്ലാതെ (മറ്റാരുടെ പേരിലും ബാധ്യത) ഇല്ല. ഞാൻ "മുസ്ലിം' കളിൽ പെട്ടവനായിരിക്കുവാൻ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.' (73) എന്നിട്ട് അവർ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോൾ, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലിൽ (കയറ്റി) നാം രക്ഷപ്പെടുത്തി. അവരെ നാം (ഭൂമിയിൽ) പിൻഗാമികളാക്കുകയും ചെയ്തു. നമ്മുടെ "ആയത്ത്' (ലക്ഷ്യം) കളെ വ്യാജമാക്കിയവരെ നാം മുക്കി നശിപ്പിക്കുകയും ചെയ്തു. അപ്പോൾ, നോക്കുക: (ആ) മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ പര്യവസാനം എങ്ങിനെ ആയെന്ന്! (71) ഓതിക്കൊടുക്കുക, ഓതിക്കേൾപ്പിക്കൂ അവർക്ക് ن ُ وحٍ ن َ ب َ أ َ നൂഹിന്റെ വൃത്താന്തം, വർത്തമാനം അദ്ദേഹം പറഞ്ഞ സന്ദർഭം തന്റെ ജനതയോട് എന്റെ ജനങ്ങളേ ആണെങ്കിൽ ك َ بر ُ َ വളരെ വലുതായി (അസഹ്യമായി), വമ്പിച്ചതായിപ്പോയി (എങ്കിൽ) നിങ്ങൾക്ക് എന്റെ നിലപാട്, സ്ഥാനം എന്റെ ഓർമിപ്പിക്കലും, ഉപദേശവും اللها അല്ലാഹുവിന്റെ ആയത്തുകളെപ്പറ്റി اللها എന്നാൽ അല്ലാഹുവിന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു എന്നാൽ (എനി) നിങ്ങൾ ഏകോപിപ്പിച്ചു (ഒരുമിച്ചുറപ്പിച്ചു) കൊള്ളുക നിങ്ങളുടെ കാര്യം നിങ്ങളുടെ പങ്കാളികളോടുകൂടി, പങ്കാളികളും (ചേർന്ന്) പിന്നെ ആയിരിക്കരുത് നിങ്ങളുടെ കാര്യം നിങ്ങളിൽ, നിങ്ങൾക്ക് غ ُ م َّ ة ً ഒരു മൂടൽ (അവ്യക്തത) പിന്നെ നിങ്ങൾ നിർവ്വഹിച്ചുകൊള്ളുവിൻ َّ َ ِ إ എന്റെ നേരെ നിങ്ങൾ എന്നെ നോക്കിക്കാക്കുക ( എനിക്ക് താമസം നൽകുക)യും വേണ്ടാ. (72) എനി (എന്നാൽ) നിങ്ങൾ തിരിഞ്ഞു കളയുന്ന പക്ഷം എന്നാൽ ഞാൻ നിങ്ങളോട് ചോദിച്ചിട്ടില്ല ഒരു പ്രതിഫലവും എന്റെ പ്രതിഫലം ഇല്ല (അല്ല) اللها അല്ലാഹുവിന്റെ പേരിലല്ലാതെ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഞാനായിരിക്കുവാൻ മുസ്ലിംകളിൽ പെട്ട (-വൻ) (73) എന്നിട്ട് അവർ അദ്ദേഹത്തെ വ്യാജമാക്കി അപ്പോൾ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലിൽ അവരെ നാം ആക്കുകയും ചെയ്തു ِ ف لا പിൻഗാമികൾ, പിന്നീട് മാറി വരുന്നവർ നാം മുക്കി (നശിപ്പിച്ചു) കളയുകയും ചെയ്തു വ്യാജമാക്കിയവരെ നമ്മുടെ ആയത്തുകളെ അപ്പോൾ നീ നോക്കുക എങ്ങിനെ ആയെന്ന് പര്യവസാനം, കലാശം താക്കീത് (മുന്നറിയിപ്പ്) നൽകപ്പെട്ടവരുടെ. ഈ 73--ാം വചനത്തിൽ നിന്നും തുടർന്ന് വരുന്ന 74--ാം വചനത്തി ൽ നിന്നും മറ്റും മനസ്സിലാകുന്നതുപോലെ, ദിവ്യ ദൗത്യവുമായി ഒരു സമുദായത്തിലേക്ക് അയക്കപ്പെട്ട ആദ്യത്തെ റസൂൽ നൂഹ് നബി-(അ)യായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സമുദായത്തിൽ നിന്നായിരുന്നു വിഗ്രഹാരാധനയുടെ ഉൽഭവവും. വരെ തൗഹീദിലേക്കും സത്യവിശ്വാസത്തിലേക്കും ക്ഷണിച്ചുകൊണ്ട് 950 കൊല്ലം അദ്ദേഹം അവരിൽ ജീവിച്ചു. അൽപമാത്രം വ്യക്തികളൊഴിച്ച് മറ്റുള്ളവരെല്ലാം അദ്ദേഹത്തെ നിഷേധിക്കുകയും ധിക്കരിക്കുകയുമാണ് ചെയ്തത്. ഇവരുടെ പര്യവസാനം ഈ മുശ്രിക്കുകളെ കേൾപിക്കുവാൻ നബി യോട് കൽപിച്ചുകൊണ്ട് ആ നീണ്ട ചരിത്രത്തിന്റെ രത്നച്ചുരുക്കം ഈ വചനങ്ങളിൽ അല്ലാഹു വിവരിക്കുകയാണ്. നൂഹ് (അ) ആ ജനതയോട് പറഞ്ഞതിന്റെ സാരം ഇതാണ്: ഞാൻ ഇത്ര യും കാലം നിങ്ങളിൽ ഇങ്ങനെ ജീവിച്ചതും, നിങ്ങളെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നതും നിങ്ങൾക്ക് സഹിക്കുവാൻ കഴിയാതായിരിക്കുകയാണ്; അങ്ങനെയാണെങ്കിൽ, എനിക്കതുകൊണ്ട് ഒന്നും വരാനില്ല. എന്റെ കാര്യം മുഴുവനും ഞാൻ അല്ലാഹുവിൽ അർപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്റെ നേരെ വല്ല നടപടിയും എടുക്കണമെങ്കിൽ അത് നിങ്ങൾ ചെയ്തുകൊള്ളുക. അതിനായി നിങ്ങളും, നിങ്ങൾ അല്ലാഹുവിന്റെ പങ്കാളികളായി ഗണിച്ചു -വരുന്ന നിങ്ങളുടെ ആരാധ്യൻമാരും ചേർന്ന് കൂടിയാലോചിച്ച് ഒത്തൊരുമി യാതൊരു സംശയത്തിനും പഴുതില്ലാത്തവണ്ണം വല്ല തുറന്ന തീരുമാനവും കാള്ളുക. എന്നിട്ടത് നടത്തിക്കൊള്ളുക. എന്നെ സംബന്ധിച്ച് യാതൊരു ഒഴിവും അയവും നി ങ്ങൾ ചെയ്തുതരേണ്ടതില്ല താനും. കണ്ടമാനം നിങ്ങളുടെ തീരുമാനം നിങ്ങൾ ന ടപ്പിലാക്കിക്കൊള്ളുക. എന്റെ ഉപദേശങ്ങൾക്ക് നിങ്ങൾ വിലകൽപിക്കാതെ അവഗണിക്കുന്നതുകൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. -ഒരു പ്രതിഫലവും നിങ്ങളോ ട് അതിന്റെ പേരിൽ ഞാൻ ആവശ്യപ്പെടുന്നില്ലല്ലോ. എനിക്ക് പ്രതിഫലം നൽകേണ്ടുന്ന ബാധ്യത അല്ലാഹുവിന് മാത്രമാണ്. അതവൻ ചെയ്തുകൊള്ളും. നിങ്ങൾ എന്ത് നിലപാട് സ്വീകരിച്ചാലും ശരി, ഞാൻ ഒരു മുസ്ലിമായി (അവന് കീഴ്പ്പെട്ടവനായി)-രിക്കണ -മെന്നാണ് എന്നോടവൻ കൽപിച്ചിരിക്കുന്നത്. അത് ഞാൻ പാലിക്കുകതന്നെ ചെയ്യും. നി ങ്ങളുടെ എതിർപ്പുകളൊന്നും എനിക്ക് തടസ്സമാകയില്ല. നൂഹ് നബി(അ) -യുടെ ഉപദേശങ്ങളും, താക്കീതുകളും ആ ജനത ചെവിക്കൊണ്ടില്ല. അതുമൂലം അവരിൽ അല്ലാഹു ജലപ്രളയം അയച്ചു. അല്ലാഹു മുൻകൂട്ടി അറിയിച്ചിരുന്ന പ്രകാരം നൂഹ് (അ) തയ്യാറാക്കിയിരുന്ന കപ്പലിൽ കയറി അദ്ദേഹവും, അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നവരും രക്ഷപ്പെട്ടു. ആ ജനത മുഴുവനും മുങ്ങി -നശിക്കുകയും ചെയ്തു. കപ്പലിൽ രക്ഷപ്പെട്ടവരിൽ നിന്നാണ് പിന്നീടുള്ള തലമുറകൾ ഉണ്ടാ -യിക്കൊണ്ടിരുന്നത്. ഇങ്ങനെയാണ് ആ സത്യനിഷേധികളായ ജനതയുടെ അന്ത്യം കലാശിച്ചത്. അത് ഈ ജനതയും ഓർത്തിരിക്കട്ടെ എന്ന് അല്ലാഹു ഓർമപ്പെടുത്തുകയാണ്. അടുത്ത സൂറത്തിൽ
10:74

ثُمَّ بَعَثۡنَا مِنۢ بَعۡدِهِۦ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبۡلُۚ كَذَٰلِكَ نَطۡبَعُ عَلَىٰ قُلُوبِ ٱلۡمُعۡتَدِينَ

(74) പിന്നീട് അദ്ദേഹത്തിന് ശേഷം പല റസൂലുകളെയും അവ (രവ)-രുടെ ജനതയിലേക്ക് നാം നിയോഗിച്ചയച്ചു. എന്നിട്ട് അവർ വ്യക്തമായ തെളിവുകളുമായി അവരിൽ ചെന്നു. എന്നാൽ, മുമ്പ് അവർ യാതൊന്നിനെ വ്യാജമാക്കിയോ അതിൽ അവർ ധ ആ ജനങ്ങൾ പ വിശ്വസിക്കുവാൻ (തയ്യാർ) ആയില്ല. അപ്ര- കാരം, അതിക്രമിച്ചവരുടെ ഹൃദയങ്ങൾക്ക് നാം മുദ്ര കുത്തുന്നു. (74) -പിന്നെ നാം എഴുന്നേൽപിച്ചു (നിയോഗിച്ചു), അയച്ചു അദ്ദേഹത്തിന്റെ ശേഷം ر ُ س ُ لا റസൂലുകളെ, പല റസൂലുകളെയും അവരുടെ ജനങ്ങളിലേക്ക് എന്നിട്ട് അവർ അവരിൽ ( അവരുടെ അടുക്കൽ) ചെന്നു, വന്നു വ്യക്തമായ തെളിവുകളുമായി എന്നിട്ട് അവരായില്ല അവർ വിശ്വസിക്കുവാൻ (തയ്യാർ), വിശ്വസിക്കുക അവർ യാതൊന്നിനെ വ്യാജമാക്കിയോ അതിൽ മുമ്പ്, മുമ്പേ അപ്രകാരം നാം മുദ്രവെക്കുന്നു. ഹൃദയങ്ങൾക്ക് അതിര് വിട്ടവരുടെ, അതിക്രമികളുടെ. വ്യക്തമായ തെളിവുകളോടുകൂടി റസൂലുകൾ അവരെ നേർവഴിയിലേക്ക് ക്ഷണിച്ചിട്ടും അവർ തങ്ങളുടെ പഴയ വിശ്വാസാചാരങ്ങൾ കൈവിടാതെ നി ഷേധത്തിൽ ശഠിച്ചുനിൽക്കുകയാണ് ചെയ്തത്. അങ്ങനെ, അവരുടെ ലക്ക് നൻമ പ്രവേശിക്കാതിരിക്കത്തക്കവണ്ണം അല്ലാഹു അവർക്ക് മുദ്രവെച്ചു. ദുർവാ -ശിയിലും മൽസരബുദ്ധിയിലും അതിരുകവിഞ്ഞുകൊണ്ടിരിക്കുന്ന ധിക്കാരികളിൽ അല്ലാഹുവിന്റെ ഒരു നടപടിച്ചട്ടമാണത്. നൂഹ് നബി-(അ)ക്കും, മൂസാ നബി-(അ) ക്കുമിടയിൽ കഴിഞ്ഞുപോയ ഹൂദ്, സ്വാലിഹ് (അ) മുതലായവരുടെ സമുദായങ്ങളെക്കുറിച്ച് പൊതുവിലുള്ള ഒരു പ്രസ്താവനയാണ് ഈ വചനം.
10:75–76

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ

فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُوٓاْ إِنَّ هَٰذَا لَسِحۡرٞ مُّبِينٞ

(75) പിന്നീട്, അവരുടെ ശേഷം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് നാം മൂസായെയും, ഹാറൂനെയും നിയോഗിച്ചയച്ചു. എന്നിട്ട് അവർ അഹംഭാവം നടിച്ചു. അവർ കുറ്റവാളികളായ ഒരു ജനതയായിരുന്നു. (76) അങ്ങനെ, അവർക്ക് നമ്മുടെ പക്കൽനിന്നും യഥാർത്ഥം വന്നപ്പോൾ അവർ പറഞ്ഞു: "നിശ്ചയമായും, ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെ.' (75) പിന്നെ നാം എഴുന്നേൽപിച്ചു, നിയോഗിച്ചയച്ചു അവരുടെ ശേഷം َ م ُ و മൂസായെ ഹാറൂനെയും ഫിർ-ഔന്റെ അടുക്കലേക്ക് അവന്റെ പ്രധാനികളുടെ (കൂട്ടുകാരുടെ) യും നമ്മുടെ ആയത്തുകളുമായി, ദൃഷ്ടാന്തങ്ങൾ സഹിതം എന്നിട്ട് (അപ്പോൾ) അവർ ഗർവ്വ് (വലുപ്പം) നടിച്ചു അവരായിരുന്നു ഒരുജനത കുറ്റവാളികളായ. (76) അങ്ങനെ അവർക്ക് വന്ന(ചെന്ന)-പ്പോൾ യഥാർത്ഥം നമ്മുടെ അടുക്കൽനിന്ന് او ُ لا َ ق അവർ പറഞ്ഞു നിശ്ചയമായും ഇത് ജാലവിദ്യ തന്നെ م ُ ب ِ ين ٌ സ്പഷ്ടമായ, തനി. മൂസാ നബി-(അ) യുടെ വടി സർപ്പമായി മാറുക, കൈ വെള്ളയായി പ്രകാശിക്കുക മുതലായ അദ്ദേഹത്തിന്റെ കൈക്കുണ്ടായ ദൃഷ്ടാന്തങ്ങളെക്കുറിച്ചാണ് അവർ ജാലവിദ്യയെന്ന് പറഞ്ഞുതള്ളിക്കളഞ്ഞത്.
10:77–78

قَالَ مُوسَىٰٓ أَتَقُولُونَ لِلۡحَقِّ لَمَّا جَآءَكُمۡۖ أَسِحۡرٌ هَٰذَا وَلَا يُفۡلِحُ ٱلسَّـٰحِرُونَ

قَالُوٓاْ أَجِئۡتَنَا لِتَلۡفِتَنَا عَمَّا وَجَدۡنَا عَلَيۡهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلۡكِبۡرِيَآءُ فِي ٱلۡأَرۡضِ وَمَا نَحۡنُ لَكُمَا بِمُؤۡمِنِينَ

(77) മൂസാ പറഞ്ഞു: നിങ്ങൾക്ക് യഥാർത്ഥം വന്നപ്പോൾ അതിനെക്കുറിച്ച് നിങ്ങൾ (ജാലമെന്ന്) പറയുകയോ?! ജാലവിദ്യയാണോ ഇത്?! ജാലവിദ്യക്കാർ വിജയം പ്രാപിക്കയില്ല താനും. (78) അവർ പറഞ്ഞു: "ഞങ്ങളുടെ പിതാക്കളെ ഞങ്ങൾ കെണ്ടത്തിയതിൽ നിന്നും ഞങ്ങളെ തിരിച്ചു വിടുവാൻ വേണ്ടി നീ ഞങ്ങളിൽ വന്നിരിക്കുകയാണോ?! ഭൂമിയിൽ വലിപ്പത്തരം നിങ്ങൾക്ക് രണ്ടാൾക്കും ആയിത്തീരുവാനും? ഞങ്ങൾ നിങ്ങളെ രണ്ടാളെയും വിശ്വസിക്കുന്നവരേയല്ലതാനും. (77) മൂസാ പറഞ്ഞു നിങ്ങൾ പറയുന്നുവോ, പറഞ്ഞുണ്ടാക്കുകയോ യാഥാർത്ഥ്യത്തെക്കുറിച്ച് അത് നിങ്ങൾക്ക് വന്നപ്പോൾ സിഹ്റാണോ, ജാലവിദ്യയോ ه َ ذ َ ا ഇത് വിജയിക്കയില്ല താനും, വിജയിക്കുന്നതുമല്ല الس ജാലവിദ്യക്കാർ (78) او ُ لا َ ق അവർ പറഞ്ഞു ഞങ്ങളിൽ (ഞങ്ങൾക്ക്) വന്നിരിക്കയാണോ ഞങ്ങളെ നീ തിരിച്ചുവിടുവാൻവേണ്ടി ع َ م َّ ا യാതൊന്നിൽ നിന്ന് ഞങ്ങൾ കണ്ടെത്തി അതിൽ, അതുപ്രകാരം ഞങ്ങളുടെ പിതാക്കളെ ആയിരിക്കുവാനും നിങ്ങൾ രണ്ടാൾക്കും വലുപ്പത്തരം, മൂപ്പത്തരം الأر ْ ض ِ في ِ ഭൂമിയിൽ, നാട്ടിൽ ഞങ്ങളല്ല (അല്ലതാനും) നിങ്ങളെ രണ്ടാളെയും വിശ്വസിക്കുന്നവർ പൂർവ്വികൻമാരിൽ നിന്ന് പരമ്പരാഗതമായി ഞങ്ങൾ സ്വീകരിച്ചു - വന്ന ഈ പരദൈവാരാധനയൊക്കെ നിറുത്തിവെച്ച് നിങ്ങളുടെ ഈ പുതിയ മതത്തിലേ ഞങ്ങളെ കിട്ടുകയില്ല. അങ്ങനെ, തനിക്കും തന്റെ സഹോദരൻ ഹാറൂന്നും നാട്ടിൽ മൂപ്പത്തരം നേടാമെന്ന് കരുതേണ്ട. നിങ്ങൾ രണ്ടാളും പറയുന്നത് ഒരിക്കലും ഞ ങ്ങൾ വിശ്വസിക്കുന്ന പ്രശ്നമേയില്ല എന്ന് സാരം.
10:79–80

وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ

فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ

(79) ഫിർ-ഔൻ പറഞ്ഞു: "(വിദഗ്ധമായ) അറിവുള്ള എല്ലാ ജാലവിദ്യക്കാരെയും നിങ്ങൾ എന്റെ അടുക്കലേക്ക് കൊണ്ടുവരുവിൻ' (80) അങ്ങനെ, ജാലവിദ്യക്കാർ വന്നപ്പോൾ, അവരോട് മൂസാ പറഞ്ഞു: "നിങ്ങൾ ഇടുന്നതെന്തോ അത് ഇട്ടേക്കുവിൻ.' (79) َ لا َ ق َ و പറഞ്ഞു, പറയുകയും ചെയ്തു ഫിർ-ഔൻ ِ …ائ ْ ت ُ و -എനിക്കുവരുവിൻ എല്ലാ ജാലവിദ്യക്കാരെയും കൊണ്ട് ٍ ع َ ل ِ അറിവുള്ളവരായ (വിദഗ്ധരായ) (80) അങ്ങനെ വന്നപ്പോൾ الس ജാലവിദ്യക്കാർ അവരോട് പറഞ്ഞു َ م ُ و മൂസാ നിങ്ങൾ ഇടുവിൻ, ഇട്ടേക്കുക നിങ്ങൾ ആയിട്ടുള്ളത് ഇടുന്നവർ ജാലവിദ്യക്കാർ അവരുടെ വിദ്യകൾ പ്രദർശിപ്പിക്കുവാൻ ആവശ്യമായിരുന്ന വടി, കയർ മുതലായ സാമഗ്രികൾ കൊണ്ടുവന്നിരുന്നു. അവ നിലത്തിട്ടുകൊണ്ട് നിങ്ങൾ നിങ്ങളുടെ വിദ്യകൾ ആദ്യം പ്രദർശിപ്പിച്ചുകൊള്ളുക എന്നർത്ഥം.
10:81–82

فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ

وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ

(81) അങ്ങനെ അവർ ഇട്ടപ്പോൾ മൂസാ പറഞ്ഞു: "നിങ്ങൾകൊണ്ടുവന്നത് ധ ഈ പ്രദർശിപ്പിച്ചത് പ ജാലവിദ്യയാണ്; നിശ്ചയമായും അല്ലാഹു അതിനെ വിഫലമാക്കിയേക്കുന്നതാണ് നിശ്ചയമായും അല്ലാഹു, കുഴപ്പം പ്രവർത്തിക്കുന്നവരുടെ പ്രവർത്തനത്തെ നന്നാക്കുകയില്ല. (82) "അല്ലാഹു അവന്റെ വാക്യങ്ങൾ വഴി യഥാർത്ഥത്തെ യഥാർത്ഥമാ(യി സ്ഥാപി)-ക്കുകയും ചെയ്യും; കുറ്റവാളികൾ വെറുത്താലും ശരി'. (81) അങ്ങനെ അവർ ഇട്ടപ്പോൾ മൂസാ പറഞ്ഞു നിങ്ങൾ കൊണ്ടുവന്നത് الس ِ ّ ح ْ ر ُ ജാലവിദ്യയാണ് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അതിനെ വിഫലമാക്കിയേക്കും, വിഫലമായിക്കൊള്ളും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ നന്നാക്കുകയില്ല ع َ م َ ل َ പ്രവൃത്തിയെ കുഴപ്പം (82) اللها അല്ലാഹു യഥാർത്ഥമാക്കുകയും ചെയ്യും യഥാർത്ഥത്തെ അവന്റെ വാക്ക് (വചനം---വാക്യം)-കൾ കൊണ്ട് വെറുത്താലും ശരി, അനിഷ്ടപ്പെട്ടാലും കുറ്റവാളികൾ. ജാലവിദ്യക്കാർ തങ്ങളുടെ സാമഗ്രികൾ നിലത്തിട്ടപ്പോൾ അവ ജ നദൃഷ്ടിയിൽ പാമ്പുകളായി തോന്നി. മൂസാ (അ) വടിയിട്ടപ്പോൾ അതൊരു യഥാർത്ഥ സ ർപ്പമായി മാറുകയും, അവയെ വിഴുങ്ങുകയും ചെയ്തു. ജാലവിദ്യക്കാരുടെ പ്രവ ർത്തനം വിഫലമാകുകയും, അവർ പരാജയം സമ്മതിച്ചു മൂസാ നബി(-അ) യിൽ വിശ്വസി -ക്കുകയും ചെയ്തു. ഫിർ-ഔനും കൂട്ടരും അവരുടെ നേരെ അക്രമമർദ്ദനങ്ങൾ അഴിച്ചുവിട്ടതല്ലാതെ, സത്യം സ്വീകരിക്കുകയുണ്ടായില്ല. വിശദവിവരം ത്വാഹാ മുതലായ സൂറത്തുകളിൽ കാണാവുന്നതാണ്.
10:83

فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٞ مِّن قَوۡمِهِۦ عَلَىٰ خَوۡفٖ مِّن فِرۡعَوۡنَ وَمَلَإِيْهِمۡ أَن يَفۡتِنَهُمۡۚ وَإِنَّ فِرۡعَوۡنَ لَعَالٖ فِي ٱلۡأَرۡضِ وَإِنَّهُۥ لَمِنَ ٱلۡمُسۡرِفِينَ

(83) എന്നാൽ, മൂസായെ അദ്ദേഹത്തിന്റെ ജനതയിൽ നിന്നുള്ള ചില സന്തതികൾ (ചെറുപ്പക്കാർ) അല്ലാതെ വിശ്വസിച്ചില്ല. (അതുതന്നെ) ഫിർ-ഔനെയും അവരിലുള്ള പ്രധാനികളെയും സംബന്ധിച്ച് - അവൻ തങ്ങളെ (മർദ്ദിച്ച്) കുഴപ്പത്തിലാക്കുമെന്നഭയപ്പാടോടെ (യാണ്). നിശ്ചയമായും, ഫിർ-ഔനാകട്ടെ, ഭൂമിയിൽ ഒരു ഉന്നതൻ ധ ഔന്നത്യം നടിക്കുന്നവൻ പ തന്നെയാണുതാനും. നിശ്ചയമായും അവൻ, അതിർ കവിഞ്ഞവരിൽപെട്ടവനും തന്നെ. (83) എന്നാൽ വിശ്വസിച്ചില്ല َ ل ِ م ُ و മൂസായെ ചില സന്തതികളല്ലാതെ അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് ഭയത്തോടെ, പേടിയിലായി ഫിർ-ഔനെ സംബന്ധിച്ച് അവരിലെ പ്രധാനികളെയും അവൻ തങ്ങളെ കുഴപ്പത്തിലാക്കുമെന്ന് നിശ്ചയമായും ഫിർ-ഔനാകട്ടെ ٍ لا َ ع َ ل ഒരു ഉന്നതൻ തന്നെ الأر ْ ض ِ في ِ ഭൂമിയിൽ നിശ്ചയമായും അവൻ അതിര് കവിഞ്ഞവരിൽ പെട്ടവനും തന്നെ. ജാലവിദ്യക്കാർ യഥാർത്ഥം മനസ്സിലാക്കി മൂസാ നബി(-അ) യിൽ വി ശ്വസിച്ചതോടെ മർദ്ദനമുറകൾ അഴിച്ചുവിടുകയായി. അവനെയും അവന്റെ ആൾക്കാരെയും ഭയന്ന് ജനങ്ങൾ വിശ്വസിക്കുവാൻ മുന്നോട്ട് വന്നില്ല. അൽപം ചെറുപ്പ -ക്കാർ മാത്രം വിശ്വസിച്ചു. അതും വളരെ ഭയപ്പാടോടെ. അധികാരപ്രമത്തനും, ക്രൂരഹൃദയനുമാണ് ഫിർ-ഔൻ. അവന്റെ ഉദ്യോഗവൃന്ദവും ജനനേതാക്കളുമാകട്ടെ , അവന്റെ ഇഷ്ടത്തിന് താളം ചവിട്ടുന്നവരും. മൂസാ നബി(-അ) യെ കൊലെപ്പടുത്തുവാൻ പോലും ഫിർ-ഔൻ ഉദ്യമിക്കുകയുണ്ടായി. (40: 26)-മൂസായെയും അവന്റെ കൂട്ട -രെയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാൻ വിട്ടുകൂടാ എന്ന് പറഞ്ഞ് അവരിലുള്ള കാലപ്പെടുത്തുവാൻ അവൻ കൽപിക്കുകയും ചെയ്തു. (7 : 127.) ഇതുപോലെ പ ല മർദ്ദനമുറകളും അവൻ നടപ്പിൽ വരുത്തി. "അദ്ദേഹത്തിന്റെ ജനതയിൽ നിന്നുള്ള ചില സന്തതികൾ - ചെറുപ്പക്കാ വിശ്വസിച്ചില്ല' എന്ന് പറഞ്ഞത് നിന്നുള്ള ചെറുപ്പ -ക്കാരെ ഉദ്ദേശിച്ചാണെന്നാണ് പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നത്. പൊതുവെ മൂസാ നബി(-അ) യിൽ വിശ്വസിച്ചിരുന്നുവെന്നും, ഈജിപ്തു -കാരായ ക്വിബ്ത്വീ (കൊപ്തി) വർഗത്തിൽപെട്ട ചുരുക്കം ചിലരും വിശ്വസിച്ചിരുന്നതിനെ ഉദ്ദേശിച്ചാണത് പറഞ്ഞിരിക്കുന്നതെന്നുമാണ് മറ്റൊരുപക്ഷം. ഈ അഭിപ്രായമാണ് ഇബ്നുകഥീർ (റ) ബലപ്പെടുത്തിയിരിക്കുന്നത്. അതിന് ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ملعا ّ اللها
10:84–87

وَقَالَ مُوسَىٰ يَٰقَوۡمِ إِن كُنتُمۡ ءَامَنتُم بِٱللَّهِ فَعَلَيۡهِ تَوَكَّلُوٓاْ إِن كُنتُم مُّسۡلِمِينَ

فَقَالُواْ عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلۡقَوۡمِ ٱلظَّـٰلِمِينَ

وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ

Passage continues through verse 10:87.

(84) മൂസാ പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നുവെങ്കിൽ, നിങ്ങൾ അവന്റെമേൽ ഭരമേൽപിക്കുവിൻ; നിങ്ങൾ "മുസ്ലിംകൾ' ധ ശരിക്കും കീഴൊതുങ്ങിയവർ പ ആണെങ്കിൽ'. (85) അപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്റെമേൽ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ (ഈ) അക്രമികളായ ജനങ്ങൾക്ക് ഒരു കുഴപ്പം (കാണിക്കാനുള്ള ഇട) ആക്കരുതേ!. (86) "നിന്റെ കാരുണ്യംകൊണ്ട് (ഈ) അവിശ്വാസികളായജനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ!' (87) മൂസാക്കും, അദ്ദേഹത്തിന്റെ സഹോദരനും (ഹാറൂന്നും) നാം "വഹ്യ്' നൽകുകയും ചെയ്തു:-- നിങ്ങൾ രണ്ടാളും നിങ്ങളുടെ ജനങ്ങൾക്ക് മിസ്വ്റിൽ (ഈജിപ്തിൽ) വീടുകൾ സൗകര്യപ്പെടുത്തുവിൻ എന്ന്. നിങ്ങളുടെ വീടുകൾ നിങ്ങൾ "ക്വിബ്ലഃ' (അഭിമുഖകേന്ദ്രം) ആക്കുകയും, നിങ്ങൾ നമസ്കാരം നിലനിറുത്തുകയും ചെയ്യുവിൻ; (മൂസാ!) സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (84) മൂസാ പറഞ്ഞു, പറയുകയും ചെയ്തു എന്റെ ജനങ്ങളേ നിങ്ങളാകുന്നുവെങ്കിൽ നിങ്ങൾ വിശ്വസിച്ചിരിക്കുന്നു (വെങ്കിൽ) ِ َّ اللها ِ ب അല്ലാഹുവിൽ എന്നാൽ അവന്റെമേൽ നിങ്ങൾ ഭരമേൽപിക്കുവിൻ നിങ്ങളാണെങ്കിൽ മുസ്ലിംകൾ. (85) അപ്പോൾ അവർ പറഞ്ഞു َ ഷ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ ആക്കരുതേ ഒരു കുഴപ്പം ( കുഴപ്പം കാണിക്കാനുള്ള ഇടം). ഒരു പരീക്ഷണം (പരീക്ഷണവിധേയം) ജനങ്ങൾക്ക് الظّ അക്രമികളായ (86) ഞങ്ങളെ രക്ഷപ്പെടുത്തുകയും വേണമേ നിന്റെ കാരുണ്യംകൊണ്ട് ജനങ്ങളിൽ നിന്ന് അവിശ്വാസികളായ (87) നാം വഹ്യ് നൽകുകയും ചെയ്തു മൂസായിലേക്ക് അദ്ദേഹത്തിന്റെ സഹോദരനിലേക്കും നിങ്ങൾ രണ്ടുപേരും സൗകര്യപ്പെടുത്തിക്കൊടുക്കണമെന്ന് നിങ്ങളുടെ ജനതക്ക് മിസ്വ്റിൽ വീടുകളെ നിങ്ങൾ ആക്കുകയും ചെയ്യുവിൻ നിങ്ങളുടെ വീടുകളെ അഭിമുഖകേന്ദ്രം, ക്വിബ്ലഃ നിങ്ങൾ നിലനിർത്തുകയും ചെയ്യുവിൻ الص َّ لاة َ നമസ്കാരത്തെ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക സത്യവിശ്വാസികൾക്ക് ആദ്യത്തെ രണ്ട് കൽപനകളും രണ്ടുപേരും കൂട്ടായി സഹകരിച്ചു യ്യണ്ടതാകക്കൊണ്ട് ആ കൽപനകളെ മൂസാ (അ) നെയും, ഹാറൂൻ (അ) നെയും ഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്. മൂസാ നബി(അ) യുടെ ദൗത്യനിർവ്വഹണത്തി ൽ അദ്ദേഹത്തിന്റെ സഹായകനായിട്ടാണ് ഹാറൂൻ (അ) നിയോഗിക്കപ്പെട്ടിരിക്കു -ന്നതും. ദിവ്യദൗത്യത്തിന്റെ സാക്ഷാൽ വാഹകൻ മൂസാ നബി -(അ) ആയതുകൊണ്ടായിരിക്കും സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുവാനുള്ള കൽപന അദ്ദേഹത്തെ മാത്രം ഭിമുഖീകരിച്ചുകൊണ്ടായത്. ملعا ّ اللها ഫിർ-ഔന്റെയും ആൾക്കാരുടെയും ഇടയിൽ കഴിഞ്ഞുകൂടുമ്പോൾ കൂടുതൽ മർദ്ദനങ്ങൾക്ക് വിധേയരാകുകയും അവർക്ക് നമസ്കാരം മുതലായ ആരാധനാകർമങ്ങൾ നടത്തുവാൻ സ്വാതന്ത്യ്രമില്ലാതിരിക്കുകയും ചെ യ്യുമല്ലോ. അതുകൊണ്ട് അവർക്ക് പ്രത്യേകം വാസസ്ഥലം ഏർപ്പെടുത്തുവാനും, അവരുടെ ആരാ -ധനാ കർമങ്ങൾ അവരുടെ വീടുകളിൽവെച്ച് നടത്തുവാനും, നമസ്കാരത്തി ന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുവാനും അല്ലാഹു അവർക്ക് കൽപന നൽകി. "നിങ്ങളുടെ വീടു -കൾ ക്വിബ്ലഃയാക്കുക' എന്ന് പറഞ്ഞതിന്റെ താൽപര്യം: (1) വീടുകളെ ആരാധനാസ്ഥലങ്ങൾപള്ളികൾ -ആക്കുക എന്നാണെന്നും. (2) വീടുകളെ അവരുടെ ക്വിബ്ലഃയായ ബൈത്തുൽ മുക്വദ്ദസിന്റെ ഭാഗത്തേക്ക് മുഖമാക്കി സ്ഥാപിക്കുക എന്നാണെന്നും, (3) എല്ലാം ഒരു കേന്ദ്രത്തിലേക്ക് അഭിമുഖമായിക്കൊണ്ടുള്ളതാക്കുക എന്നാണെന്നും അഭിപ്രായങ്ങളുണ്ട്.
10:88

وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيۡتَ فِرۡعَوۡنَ وَمَلَأَهُۥ زِينَةٗ وَأَمۡوَٰلٗا فِي ٱلۡحَيَوٰةِ ٱلدُّنۡيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَۖ رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ فَلَا يُؤۡمِنُواْ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ

(88) മൂസാ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ! ഫിർ-ഔന്നും, അവന്റെ പ്രധാനികൾക്കും ഐഹികജീവിതത്തിൽ നീ അലങ്കാരവും സ്വത്തുക്കളും നൽകിയിരിക്കുന്നു; ഞങ്ങളുടെ റബ്ബേ! നിന്റെ മാർഗത്തിൽ നിന്ന് അവർ (ആളുകളെ) വഴിതെറ്റിക്കുവാൻ വേണ്ടിയാണ് (അതുപയോഗപ്പെടുത്തുന്നത്). ഞങ്ങളുടെ റബ്ബേ! അവരുടെ സ്വത്തുക്കളെ നീ തുടച്ചു നീക്കണേ! അവരുടെ ഹൃദയങ്ങൾക്ക് നീ കാഠിന്യം നൽകുകയും ചെയ്യേണമേ! അങ്ങനെ, വേദനയേറിയ ശിക്ഷ കാണുന്നവരേക്കും അവർ വിശ്വസിക്കാതിരിക്കട്ടെ.' (88) മൂസാ പറഞ്ഞു ഞങ്ങളുടെ റബ്ബേ إ ِ ن َّ ك َ നിശ്ചയമായും കൊടുത്തു ഫിർ-ഔന്ന് و َ م َ لأه ُ അവന്റെ പ്രധാനികൾക്കും, സംഘക്കാർക്കും ز ِ ين َ ة ً അലങ്കാരം, സൗന്ദര്യം الا സ്വത്തുക്കളും ഐഹികജീവിതത്തിൽ ഞങ്ങളുടെ റബ്ബേ അവർ വഴിപിഴപ്പിക്കുവാൻ വേണ്ടി നിന്റെ മാർഗത്തിൽ നിന്ന് ഞങ്ങളുടെ റബ്ബേ തുടച്ചു നീക്കണേ അവരുടെ സ്വത്തുക്കളെ കഠിനപ്പെടുത്തുക (കാഠിന്യം നൽകുകയും) ചെയ്യണേ അവരുടെ ഹൃദയങ്ങൾക്ക് എന്നാൽ (അങ്ങനെ) അവർ വിശ്വസിക്കുകയില്ല, വിശ്വസിക്കാതിരിക്കട്ടെ അവർ കാണുവോളം ശിക്ഷയെ َ الأل ِ വേദനയേറിയ. പ്രാർത്ഥന മൂസാ നബി (അ) യുടെ നാവിലൂടെയാണെങ്കിലും ഹാറൂൻ നബി(-അ)യും അതിൽ ഭാഗഭാക്കായിരിക്കുമെന്ന് പറയേണ്ടതില്ല. അതുകൊണ്ട് രണ്ടുപേരെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു മറുപടി നൽകി:-
10:89

قَالَ قَدۡ أُجِيبَت دَّعۡوَتُكُمَا فَٱسۡتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعۡلَمُونَ

(89) അവൻ (അല്ലാഹു) പറഞ്ഞു: "നിങ്ങൾ രണ്ടാളുടെയും പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ രണ്ടുപേരും ചൊവ്വിന് നിലകൊള്ളുവിൻ, അറിഞ്ഞുകൂടാത്തവരുടെ മാർഗത്തെ നിശ്ചയമായും നിങ്ങൾ രണ്ടാളും പിൻപറ്റുകയും ചെയ്യരുത്.' (89) َ لا َ ق അവൻ പറഞ്ഞു ഉത്തരം നൽകപ്പെട്ടിട്ടുണ്ട് നിങ്ങൾ രണ്ടാളുടെയും പ്രാർത്ഥന അതിനാൽ നിങ്ങൾ രണ്ടാളും ചൊവ്വിന് നിലകൊള്ളുവിൻ രണ്ടുപേരും പിൻപറ്റുകയും ചെയ്യരുത് യാതൊരുവരുടെ മാർഗത്തെ അറിയാത്ത. അധികാരപ്രമത്തതയും അഹങ്കാരവും ഉള്ളതോടൊപ്പം സമ്പൽസമൃദ്ധി -യും, ആഡംബര സൗകര്യങ്ങളും കൂടിചേർന്നാൽ പിന്നത്തെ കഥ പറയേണ്ടതില്ലല്ലോ . ഫറോവാ രാജാക്കളുടെ വാഴ്ചക്കാലത്തെ ആഡംബര വസ്തുക്കളുടെയും, ധനസമൃദ്ധിയുടെയും ഉദാഹരണങ്ങൾ കാണിക്കുന്ന അവശിഷ്ടങ്ങൾ പലതും പുരാവസ്തു -നിരീക്ഷകൻമാരാൽ ഇതിനകം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. പലതും ഈജിപ്തിൽ കാഴ്ചവസ്തുക്കളായി സൂക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഈജിപ്തിലെ ഫറോവാ രാജാക്കളുടെ ശവക്കല്ലറകൾ (പിരമിഡുകൾ) ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നായി ഇന്നും എണ്ണപ്പെട്ടുവരുന്നു. അങ്ങനെയുള്ള ആ കഴിവുകളും സ്വാധീ -നങ്ങളുമെല്ലാം അല്ലാഹുവിന്റെ മാർഗത്തെ എതിർത്ത് നശിപ്പിക്കുവാനും, അതിൽ നിന്ന് ജ നങ്ങളെ അകറ്റുവാനുമാണ് ഫിർ-ഔനും അവന്റെ ആൾക്കാരും മൂസാ (അ) ദൃഷ്ടാന്തങ്ങൾ മുഖേനയും, ഉപദേശങ്ങൾ മുഖേനയും അവെ ര സത്യമാർഗത്തിലേക്ക് ആവുന്നത്ര ക്ഷണിച്ചുനോക്കി. ധിക്കാരം ത, മാനസാന്തരത്തിന്റെ യാതൊരു ലക്ഷണവും അദ്ദേഹം അവരിൽ കണ്ടില്ല. അല്ലാഹുവിങ്കൽ നിന്നുള്ള അതിഭയങ്കരമായ വല്ല ശിക്ഷയും കൊണ്ടല്ലാതെ അവർക്ക് ഒതുക്കം വരു -കയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ അവസരത്തിലാണ് അദ്ദേഹം അവർക്കെതിരിൽ പ്രാർത്ഥിക്കുന്നത് . അവരുടെ ധനസമ്പത്തുകൾക്ക് നാശം ഭവിക്കുവാനും, അവരുടെ ഹൃദയങ്ങൾക്ക് കാഠിന്യം കൂട്ടുവാനും അദ്ദേഹം പ്രാർത്ഥിച്ചു. സ്വത്തിന് നാശം വരുന്നത് അക്രമമർ ദ്ദനങ്ങൾ കുറയാൻ സഹായകമായിത്തീരും. ഹൃദയം കഠിനമാകുമ്പോൾ ക്രൂരമ -നഃസ്ഥിതി മൂർച്ഛിക്കുകയും, അത് ശിക്ഷ ഭവിക്കുവാൻ സന്ദർഭമൊരുക്കുകയും ചെയ്യും. ശിക്ഷ നുഭവത്തിൽ വരുമ്പോൾ അവർ വിശ്വസിക്കുമെന്ന് ഉറപ്പാണ്. അടുത്ത വചനത്തിൽ വരുന്നതുപോലെ, ആ ഘട്ടത്തിൽ ഫിർ-ഔൻ വിശ്വസിക്കുകയും ചെയ്തു. ആ വിശ്വാസം കൊണ്ട് ഫലമില്ലെങ്കിലും അതോടെ അക്രമങ്ങൾക്ക് അറുതിവരുകയും, സത്യവി -ശ്വാസികൾക്ക് പൊറുതി ലഭിക്കുകയും ചെയ്യുമല്ലോ. നൂഹ് നബി (അ) ദീർഘകാലം തന്റെ ജനതയെ ലക്ക് ക്ഷണിച്ചുകൊണ്ടിരുന്നിട്ടും അവരിൽ നിന്ന് ആശക്ക് വഴി കാണാതെ അവരുടെ ധിക്കാരം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചതായി സൂറത്ത് -നൂഹിൽ കാണാം: الآية (സാരം: റബ്ബേ, ഭൂമിയിൽ അവിശ്വാസികളിൽ നിന്ന് ആരെയും ബാക്കിയാക്കരുതേ! അവ രെ ബാക്കിയാക്കി വിട്ടാൽ അവർ നിന്റെ അടിയാൻമാരെ വഴിപിഴപ്പിക്കും. നന്ദികെട്ട ദുർവൃത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല) ഇതുപോലെയുള്ള ഒരു പ്രാർത്ഥന ത ന്നെയാണ് മൂസാ നബി(-അ)യുടെതും. അതായത്, അല്ലാഹുവിന്റെ സത്യമാർഗത്തെ വഹേളിക്കുന്നതിൽ ജനത അതിരുവിട്ടുകൊണ്ടിരിക്കുകയും, അതു കണ്ടു സഹിക്കവയ്യാതാവുകയും, സൽപ്രതീക്ഷക്കുള്ള ഒരു പഴുതും കാണാതാവുകയും ചെയ്തപ്പോൾ, അല്ലാഹുവിനുവേണ്ടിയുള്ള കോപവും രോഷവും നിമിത്തം മൂസാ (അ) പ്രാർത്ഥിച്ച പ്രാർത്ഥനയാണത്. ക്രൂരതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുവാനില്ലെന്ന് ഉറപ്പായ ഒരു ജനതയുടെ നാശം മറ്റുള്ളവരുടെ സ്വൈരജീവിതത്തിന് സഹായകമാണല്ലോ. മൂസാ നബി(-അ) യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. അവരുടെ സ്വത്തുക്കൾക്കും ആഡംബരജീവിതത്തിനും ഹാനികരമായ പല ശിക്ഷകളും അവർക്ക -നുഭവപ്പെട്ടു. ക്ഷാമം, വരൾച്ച, ഉൽപാദനക്കുറവ്, വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ , തവള, രക്തം ആദിയായവ -മൂലം അവർ പല പരീക്ഷണങ്ങൾക്കും വിധേയരായി. ആപത്തുകൾ നേരിടുമ്പോൾ, മൂസാ നബി (അ) യോട് പ്രാർത്ഥിക്കുവാനപേക്ഷിക്കുകയും, ത ങ്ങൾ വിശ്വസിച്ചുകൊള്ളാമെന്ന് ഏറ്റുപറയുകയും ചെയ്യും. ആപത്ത് നീങ്ങുമ്പോൾ പഴയ നിലയിലേക്കുതന്നെ മാറുകയും ചെയ്യും. ഇതിനെപ്പറ്റിയെല്ലാം സൂഃ (13 0--135ൽ) വിവരിച്ചുവല്ലോ. ബൈബ്ളിലും (പുറപ്പാട്: 7 മുതൽ കൂടിയ അദ്ധ്യായങ്ങളിൽ) ഇതെല്ലാം വിസ്തരിച്ചുവിവരിച്ചുകാണാം. പ്രാർത്ഥന സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന സന്തോഷവാർത്തയോടൊപ്പം അല്ലാഹു മൂസാ നബി(-അ) യോടും, ഹാറൂൻ നബി (അ)-യോടും ഒരു ഉപദേശം നൽകുകയും ചെയ്തിരിക്കുന്നു: الآية (നിങ്ങൾ രണ്ടാളും ചൊവ്വിന് നിലകൊള്ളുകയും അറിവില്ലാത്തവരുടെ മാർഗം പിൻപറ്റാതിരിക്കുകയും വേണം) എന്ന്. നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെട്ട സ്ഥിതിക്ക് നിങ്ങൾ കൂടുതൽ ദൃ ഢതയോടെ അല്ലാഹുവിന്റെ മാർഗത്തിൽ ഉറച്ചു നിൽക്കണം. അടിപതറാതെയും, അവിവേകം വരാതെയും സൂക്ഷിച്ചുകൊണ്ടിരിക്കണം എന്ന് സാരം.
10:90–92

۞وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَـٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ

ءَآلۡـَٰٔنَ وَقَدۡ عَصَيۡتَ قَبۡلُ وَكُنتَ مِنَ ٱلۡمُفۡسِدِينَ

فَٱلۡيَوۡمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنۡ خَلۡفَكَ ءَايَةٗۚ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ عَنۡ ءَايَٰتِنَا لَغَٰفِلُونَ

(90) സന്തതികളെ നാം സമുദ്രം കടത്തിവിട്ടു. അപ്പോൾ, ഫിർ-ഔനും, അവന്റെ സൈന്യങ്ങളും ധിക്കാരവും, അതിക്രമവുമായി അവരെ പിൻതുടർന്നുചെന്നു. അങ്ങനെ, മുങ്ങിമരണം അവന് പിടിപെട്ടപ്പോൾ അവൻ പറഞ്ഞു: "ഈസ്റാ-ഈൽ സന്തതികൾ യാതൊരുവനിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് ഞാൻ വിശ്വസിച്ചു; ഞാൻ "മുസ്ലിം'-കളിൽ ധ കീഴൊതുങ്ങിയവരിൽ പ പെട്ടവ -നുമാകുന്നു.' (91) (അവനോട് പറയപ്പെട്ടു:) "ഇപ്പോഴാണോ (വിശ്വസിക്കുന്നത്)? മുമ്പ് നീ അനുസരണക്കേട് കാണിക്കയുണ്ടായി; നീ നാശകാരികളിൽ പെട്ടവനുമായിരുന്നു എന്നിരിക്കെ! (92) "എനി, ഇന്ന് നിന്നെ, നിന്റെ ശരീരം മുഖേന നാം രക്ഷപ്പെടുത്തുന്നു, നിന്റെ പിന്നിലുള്ളവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാൻവേണ്ടി. മനുഷ്യരിൽ വളരെ ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധർ തന്നെ.' (90) നാം കടത്തിവിട്ടു ഇസ്റാ-ഈൽ സന്തതി, സന്തതികളെ സമുദ്രം, കടൽ അപ്പോൾ അവരെ പിൻതുടർന്ന് ചെന്നു ഫിർ-ഔൻ അവന്റെ സൈന്യങ്ങളും ധിക്കാരമായിട്ട് അതിക്രമമായിട്ടും ح َ ت َّ ى അങ്ങനെ (വരേക്കും) അവനെ കണ്ടുമുട്ടിയ (പിടിപെട്ട)പ്പോൾ മുങ്ങൽ (മുങ്ങി മരണം) َ لا َ ق അവൻ പറഞ്ഞു آم َ ن ْ ت ُ ഞാൻ വിശ്വസിച്ചു أ َ ن َّ ه ُ നിശ്ചയമായും അത് (കാര്യം) ആണെന്ന് لا 6 ِ إ ഒരാരാധ്യനുമില്ല (എന്ന്) ّ َ ِ ي إ ِ لا8ا യാതൊരുവനല്ലാതെ അവനിൽ വിശ്വസിച്ചിരിക്കുന്നു ഇസ്റാ-ഈൽ സന്തതികൾ ഞാൻ, ഞാനാകട്ടെ മുസ്ലിംകളിൽ പെട്ടവനുമാണ്. (91) آلآن َ ഇപ്പോഴാണോ അനുസരണക്കേട് (എതിര്) ചെയ്തിട്ടുണ്ട്, ചെയ്തിരിക്കുന്നുവല്ലോ (എന്നിരിക്കെ) ق َ ب ْ ل ُ മുമ്പ് ആയിരിക്കുകയും ചെയ്തു, നീ ആയിരുന്നുതാനും നാശകാരികളിൽ, കുഴപ്പമുണ്ടാക്കുന്നവരിൽപെട്ട(-വൻ) (92) എനി (എന്നാൽ) ഇന്ന് നിന്നെ നാം രക്ഷപ്പെടുത്തും, രക്ഷപ്പെടുത്തുന്നതാണ് നിന്റെ ശരീരം കൊണ്ട് (ദേഹം മുഖേന) ആയിരിക്കുവാൻ വേണ്ടി നിന്റെ പിന്നിലുള്ളവർക്ക് آي َ ة ً ഒരു ദൃഷ്ടാന്തം നിശ്ചയമായും വളരെ ആളുകൾ, പലരും الن മനു - ഷ്യരിൽനിന്ന് നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധർ തന്നെയാണ്. ഫിർ-ഔന്റെ ക്രൂരവാഴ്ചക്ക് അന്ത്യം കുറിച്ചതും, ഇസ്റാ-ഈല്യ ർക്ക് മോചനം ലഭിച്ചതുമായ ആ മഹാസംഭവത്തെക്കുറിച്ചാണ് 90--ാം വചനത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാണിച്ചത്. ക്വുർ-ആനിൽ ഒന്നിലധികം സ്ഥലത്ത് വിവരിക്കപ്പെട്ടിട്ടുള്ള ആ സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഇസ്റാ-ഈല്യരെയും കൂട്ടി രാ്ര തിസമയത്ത് ഈജിപ്തുവിട്ടുപോകുവാൻ മൂസാ (അ) നോട് അല്ലാഹു കൽപിച്ചു. യാത്രയു ടെ ലക്ഷ്യം പലസ്തീനായിരുന്നതുകൊണ്ട് അവർ ഈജിപ്തിൽനിന്ന് കിഴക്കോട്ട്നീ ങ്ങി ചെങ്കടൽതീരത്തെത്തി. ( ) സമുദ്രത്തോടടുത്തപ്പോൾ, ഫിർ-ഔനും സൈന്യവും പിന്നാലെ വന്നു തങ്ങളെ പിടികൂടുമെന്നും, തങ്ങൾക്ക് രക്ഷപ്പെടുവാൻ കഴിയുകയില്ലെ ന്നും ഭയന്ന് ഇസ്റാ-ഈല്യർ മുറവിളി കൂട്ടി. മൂസാ നബി (അ) യുടെ വടികൊണ്ട് സമുദ്രത്തിൽ അടിക്കുവാൻ അല്ലാഹു കൽപിച്ചു. അടിക്കേണ്ട താമസം, സമുദ്രജലം രണ്ടായി പിളർ ന്നു. ഇരുഭാഗത്തും വെള്ളം മലപോലെ ചിറച്ചുനിന്നു. മദ്ധ്യത്തിൽ തുറക്കപ്പെട്ട വിശാലമായ വഴിയിലൂടെ യാതൊരു ആപത്തും കൂടാതെ മൂസാ നബി (അ)യും കടന്നുപോയി മറുകര പറ്റി. അവർ സ്ഥലംവിട്ട വിവരമറിഞ്ഞ ഫിർ-ഔൻ സൈന്യസമേതം നേരം പുലർന്നപ്പോഴേക്കും അവരെ പിൻതുടർന്നുവന്നിരുന്നു. സമുദ്രം പിളർന്നു നിൽക്കുന്നതും, ഇസ്റാ-ഈല്യർ ഇടവഴിയിലൂടെ കടന്നുപോയതും ക ണ്ടപ്പോൾ, അവരെ പിടികൂടുവാനുള്ള വ്യഗ്രതയോടെ അവരും ആ വഴിയിലൂടെ അനുഗമിച്ചു. ഫിർ-ഔനും സൈന്യവും ഇടവഴിയിൽ ഇരുഭാഗത്തും ചിറച്ച് നിന്നിരുന്ന ജലഭിത്തികൾ കൂട്ടിമുട്ടുകയും അവർ ഒന്നടങ്കം വെള്ളത്തിൽ മുങ്ങിനശിക്കുകയും ചെയ്തു. സൂറത്ത് ത്വാഹാ, മുതലായ സൂറത്തുകളിൽ വിശദമായും, സംക്ഷിപ്തമായും ഈ സംഭവം അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. ( ) ഈ സംഭവം ചൂണ്ടിക്കാട്ടിയശേഷംമൂസാ നബി (അ)-യുടെ പ്രാർ ത്ഥനയിൽ സൂചിപ്പിച്ചപോലെ വിശ്വാസം പ്രയോജനപ്പെടാത്ത ആ ഘട്ടത്തിൽ ഫിർ-ഔ നു ബോധവും തന്റേടവും വന്നു. മുങ്ങിച്ചാവാൻ പോകുകയാണെന്ന് കണ്ടപ്പോൾ , ഇസ്റാ-ഈല്യർ വിശ്വസിച്ച ഏക ഇലാഹിൽ താൻ വിശ്വസിച്ചുവെന്നും, അല്ലാഹുവിന് കീഴൊതുങ്ങി മുസ്ലിമായിട്ടുണ്ടെന്നും പറയുകതന്നെ ചെയ്തു. പക്ഷേ, ഫലമെന്ത് ? ഇതുവരെയും അനുസരണക്കേടും ധിക്കാരവും കാണിച്ചു മരണം മുമ്പിൽ കണ്ട ഈ വസരത്തിലാണോ വിശ്വസിക്കുന്നത്?! ഈ വിശ്വാസം കൊണ്ട് പ്രയോജനമില്ല. എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്ന് അതിന് ലഭിച്ച മറുപടി. അതോടു -കൂടി, നിന്റെ ജീവൻ ( ) സ്ഥലപരിചയത്തിന് 3-ാം നമ്പർ ഭൂപടം നോക്കുക. ( ) ഒന്നിലധികം സ്ഥലത്ത് ക്വുർ-ആൻ ആവർത്തിച്ചു വിവരിച്ച ഈ അസാധാ - രണ സംഭവത്തെ ചില സ്ഥാപിത താൽപര്യക്കാർ, ഇപ്പോൾ അതിനൊരു പു തിയ രൂപം നൽകി അവതരിപ്പിക്കുകയും, അതിനായി ക്വുർ-ആന്റെ പല വാക്കുകൾക്കും അവരുടെ വകയായി ചില അർത്ഥവ്യാഖ്യാനങ്ങൾ നൽകുകയും ചെയ്യാ ൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഖണ്ഡനവും, സംഭവത്തിന്റെ യഥാർത്ഥരൂ -പവും അടങ്ങുന്ന വിശദമായ ഒരു വ്യാഖ്യാനക്കുറിപ്പ് സൂറഃ ത്വാഹയുടെ വസാനത്തിൽ കാണാവുന്നതാണ്. നഷ്ടപ്പെട്ടാലും നിന്റെ ജഡം രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവന്ന് മറ്റുള്ളവർക്ക് നിന്നെ നാം ഒരു ദൃഷ്ടാന്തമാക്കിത്തീർക്കുമെന്നും അല്ലാഹു അറിയിച്ചു. ഈ വിഷയം ഇവിടെയല്ലാതെ മറ്റു സൂറത്തുകളിലൊന്നും അല്ലാഹു പ്രസ്താവിച് ചിട്ടി -ല്ല. ഫിർ-ഔനും സൈന്യവും മുങ്ങിനശിച്ചശേഷം ഫിർ-ഔന്റെ ശവം ഒരു തിണ്ണയിൽ പോയി അടിഞ്ഞുവെന്നും, അതു കണ്ടപ്പോൾ താൻ ദൈവമാണെന്നും മറ്റും അവൻ മുമ്പ് വാദിച്ചുവന്നിരുന്നത് ശരിയല്ലെന്ന് ജനങ്ങൾക്ക് ബോധ്യമാ -യെന്നും ചില രിവായത്തുകളിൽ വന്നിട്ടുണ്ട്. ഫിർ-ഔൻ (ഫറോവാ) മാരുടെ ശവക്കല്ലറകളിൽ നിന്ന് രണ്ടാമൻ എന്ന ഒരു ഫിർ-ഔന്റെ ജഡം ലഭിച്ചിട്ടുണ്ടെന്നും, ഈജിപ്തിലെ ഒരു മ്യൂസിയത്തിൽ അത് സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും, അതോടൊപ്പ -മുണ്ടായിരുന്ന ലിഖിതരേഖകളിൽ നിന്ന് അവനായിരുന്നു മൂസാ നബി (-അ)യുടെ ശത്രുവായ ഫിർ-ഔൻ എന്ന് വ്യക്തമാകുന്നുണ്ടെന്നും അൽപവർഷങ്ങൾക്ക് മുമ്പ് വർത്തമാനപത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്നു. വാസ്തവം അല്ലാഹുവിനറിയാം. വിഭാഗം - 10
10:93

وَلَقَدۡ بَوَّأۡنَا بَنِيٓ إِسۡرَـٰٓءِيلَ مُبَوَّأَ صِدۡقٖ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخۡتَلَفُواْ حَتَّىٰ جَآءَهُمُ ٱلۡعِلۡمُۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ

(93) തീർച്ചയായും, ഇസ്റാ-ഈൽ സന്തതികളെ സത്യത്തിന്റെ ധ നല്ലതായ പ ഒരു സങ്കേതത്തിൽ നാം ഇറക്കി (സൗകര്യപ്പെടുത്തി) കൊടുക്കുകയുണ്ടായി. വിശിഷ്ടവസ്തുക്കളിൽ നിന്ന് നാം അവർക്ക് ആഹാരം നൽകുകയും ചെയ്തു. എന്നാൽ, അവർക്ക് അറിവ് വന്നെത്തിയതുവരെയും അവർ ഭിന്നിച്ചില്ല. ധ അത് വന്നപ്പോഴാണ് ഭിന്നിച്ചത് പ. നിശ്ചയമായും, അവർ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തിൽ നിന്റെ റബ്ബ് ക്വിയാമത്തുനാളിൽ അവർക്കിടയിൽ തീരുമാനമെടുക്കുന്നതാണ്. (93) തീർച്ചയായും ഉണ്ട്, ഉണ്ടായിട്ടുണ്ട് നാം സൗകര്യപ്പെടുത്തി, ഇറക്കിക്കൊടുത്തി(ട്ടുണ്ട്) ِ س ْ ر َ ا ഇസ്റാ-ഈല്യർക്ക്, ഇസ്റാ-ഈൽ സന്തതികളെ സൗകര്യസ്ഥാനത്ത് (താവളത്തിൽ) ص ِ د ْ ق ٍ സത്യത്തിന്റെ (നൻമയുടെ, ഉൺമയുടെ) അവർക്ക് നാം നൽകുകയും ചെയ്തു الطَّي നല്ല വസ്തു (വിശിഷ്ട സാധനം)-ക്കളിൽ നിന്ന് എന്നാലവർ ഭിന്നിച്ചില്ല, അഭിപ്രായവ്യത്യാസത്തിലായില്ല അവർക്ക് വന്നതുവരെ, വരുവോളം അറിവ്, വിവരം നിശ്ചയമായും നിന്റെ റബ്ബ് തീരുമാനം ചെയ്യും, വിധി കൽപിക്കും അവർക്കിടയിൽ ക്വിയാമത്തുനാളിൽ ف ِ يم َ ا യാതൊരു കാര്യത്തിൽ അതിൽ അവരായിരുന്നു, അവരായിരുന്ന അവർ ഭിന്നിക്കുക. ص ِ د ْ ق ٍ (സ്വിദ്ക്വ്) എന്ന പദത്തിന് "സത്യം, യാഥാർത്ഥ്യം, -യോഗ്യത, ഉൺമ, നൻമ' എന്നൊക്കെ അർത്ഥങ്ങൾ വരും. ഏതെങ്കിലും ഒരു വസ്തുവെപ്പറ്റി അത് കൊള്ളാവുന്നതും തൃപ്തികരമായതും ( صالح مرضى ) ആണെന്ന് സൂചിപ്പിച്ചുകൊണ്ട് ആ വസ്തുവെ അതോട് ചേർത്തു പറയൽ അറബി ഭാഷയിൽ പതിവുണ്ട്. ദാഹരണമായി; കൊള്ളാവുന്ന ഒരു നല്ല മനുഷ്യൻ എന്ന അർത്ഥത്തിൽ رجل صدق എന്നും അനുയോജ്യവും തൃപ്തികരവുമായ സ്ഥലം എന്ന അർഥത്തിൽ مكان صدق എന്നും പറയപ്പെടും. ഇതുപോലെയുള്ള ഒരു പ്രയോഗമാണ് مبو ّ أصدق എന്ന വാക്കും. "കൊള്ളാവുന്ന താവളം തൃപ്തികരമായ സ്ഥലം, യോജിച്ച സങ്കേതം' എന്നൊക്കെ-- യാണ് അതുകൊണ്ട് വിവക്ഷ. ഫിർ-ഔനിൽ നിന്ന് രക്ഷപ്പെട്ടശേഷം, ഇസ്റാ-ഈല്യരെ ട പൂർവ്വകാല വാസസ്ഥലമായിരുന്ന ഫലസ്തീനിൽ എത്തിക്കുകയും, ഫലഭൂയിഷ്ഠവും, അനുഗൃഹീതവുമായ ആ നാട്ടിൽ നിവസിക്കുവാൻ സൗകര്യം ചെയ്തുകൊടുക്കുക യും ചെയ്തതിനെപ്പറ്റിയാണ് (ഇസ്റാ-ഈല്യരെ സത്യത്തിന്റെതായ ഒരു താവളത്തിൽ നാം ഇറക്കി) എന്ന് പറഞ്ഞത്. ഇതര നാടുകളിൽ കാ ണപ്പെടാത്ത വിധം പലതരം കായ്ഫലങ്ങളും, കൃഷിയുൽപന്നങ്ങളും, ജലസൗകര്യങ്ങളും നിറഞ്ഞ ഒരു നാടാണ് ഫലസ്തീൻ. എല്ലാ നിലക്കും നിവാസയോഗ്യമായ ആ ദേശ നിവസിക്കുവാനും, നല്ല വിശിഷ്ടാഹാരങ്ങൾ കഴിച്ചുകൊണ്ട് അവിടെ കഴി -ഞ്ഞുകൂടുവാനും അല്ലാഹു അവർക്ക് അനുഗ്രഹം ചെയ്തുകൊടുത്തു. എന്നിട്ടും അവർേ നർമാർഗത്തിൽ നിന്ന് വ്യതിചലിച്ചു ഭിന്നിക്കുകയാണ് ചെയ്തത്. യഹൂദികളെന്നും ക്രിസ്ത്യാനികളെന്നും രണ്ട് കക്ഷികളായി പിരിയുക മാത്രമല്ല, ഓരോ കക്ഷികളിലും പല അവാന്തര വിഭാഗങ്ങളും ഉണ്ടായിത്തീർന്നു. വിഭാഗ വ്യത്യാസമോ, കക്ഷി ഇല്ലാതെ, എല്ലാവരും സാവേശം കാത്തുകൊണ്ടിരുന്ന ആ പ്രവാചകൻ - നബി തിരുമേനി വന്നപ്പോഴാകട്ടെ, അദ്ദേഹത്തോടുള്ള ഭിന്നിപ്പിൽ എല്ലാവരും യോജിക്കുക യും ചെയ്തു. എന്നാൽ, ഇതെല്ലാം അറിയായ്മകൊണ്ടുണ്ടായ ഭിന്നിപ്പുകളാണോ? അല്ല. പവാചകൻമാർ മുഖേനയും, വേദഗ്രന്ഥം മുഖേനയും വേണ്ടത്ര അറിവും തെളിവും കിട്ടി -ക്കഴിഞ്ഞശേഷംതന്നെ ഉണ്ടായതാണ് ഈ ഭിന്നിപ്പുകൾ. അതുകൊണ്ട് അവയെപ്പറ്റി വേണ്ടുന്ന തീരുമാനവും നടപടിയും അല്ലാഹു എടുക്കാതിരിക്കുകയില്ല. എന്നാലത് ഇവിടെ വെച്ചല്ല, ക്വിയാമത്തു നാളിൽവെച്ചായിരിക്കും എന്നൊക്കെയാണ് ഈ വചനത്തിൽ പ്ര സ്താവിച്ചതിന്റെ താൽപര്യം.
10:94–97

فَإِن كُنتَ فِي شَكّٖ مِّمَّآ أَنزَلۡنَآ إِلَيۡكَ فَسۡـَٔلِ ٱلَّذِينَ يَقۡرَءُونَ ٱلۡكِتَٰبَ مِن قَبۡلِكَۚ لَقَدۡ جَآءَكَ ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ

وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلۡخَٰسِرِينَ

إِنَّ ٱلَّذِينَ حَقَّتۡ عَلَيۡهِمۡ كَلِمَتُ رَبِّكَ لَا يُؤۡمِنُونَ

Passage continues through verse 10:97.

(94) എനി, നിനക്ക് നാം അവതരിപ്പിച്ചതിനെക്കുറിച്ച് നീ വല്ല സംശയത്തിലുമാണെങ്കിൽ, നിന്റെ മുമ്പേ (വേദ) ഗ്രന്ഥം വായിച്ചുവരുന്നവരോട് നീ ചോദി(ച്ചുനോ)ക്കുക. തീർച്ചയായും, നിന്റെ റബ്ബി- ങ്കൽനിന്ന് നിനക്ക് യഥാർത്ഥം വന്നിട്ടുണ്ട്. ആകയാൽ, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്. (95) അല്ലാഹുവിന്റെ "ആയത്ത്' (ലക്ഷ്യം) -കളെ വ്യാജമാക്കുന്നവരുടെ കൂട്ടത്തിലും നിശ്ചയമായും നീ ആയിരിക്കരുത്. എന്നാൽ, നീ നഷ്ടപ്പെട്ടവരിൽ പെട്ടവനായിരിത്തീരും. (96) നിശ്ചയമായും യാതൊരുവരുടെ മേൽ നിന്റെ റബ്ബിന്റെ വാക്യം യഥാർത്ഥമായി (സ്ഥിരപ്പെട്ടി)-രിക്കുന്നുവോ അവർ വിശ്വസിക്കുകയില്ല; (97) --എല്ലാ ദൃഷ്ടാന്തവും അവർക്ക് വന്നെത്തിയാലും ശരി:- വേദനയേറിയ ശിക്ഷയെ അവർ കാണുന്നതുവരേക്കും. (94) എനി നീ ആണെങ്കിൽ വല്ല സംശയത്തിലും നാം അവതരിപ്പിച്ചതിനെപ്പറ്റി നിനക്ക്, നിങ്കലേക്ക് എന്നാൽ ചോദിക്കുക ഓതിവരുന്നവരോട് (വേദ) ഗ്രന്ഥം നിന്റെ മുമ്പ്, മുമ്പേ തീർച്ചയായും നിനക്ക് വന്നിട്ടുണ്ട് യഥാർത്ഥം, സത്യം നിന്റെ റബ്ബിങ്കൽ നിന്ന് അതിനാൽ നിശ്ചയമായും നീ ആയിരിക്കരുത് സന്ദേഹപ്പെടുന്നവരിൽ പെട്ട(വൻ). (95) നിശ്ചയമായും നീ ആയിരിക്കയും അരുത് വ്യാജമാക്കിയവരിൽ പെട്ടവൻ اللها അല്ലാഹുവിന്റെ ആയത്ത് (ലക്ഷ്യം---വചനം---ദൃഷ്ടാന്തം)-കളെ അപ്പോൾ നീയായിരിക്കും, ആയിത്തീരും നഷ്ടപ്പെട്ടവരിൽപെട്ട(-വൻ). (96) നിശ്ചയമായും യാതൊരു കൂട്ടർ ح َ ق َّ ت ْ യഥാർത്ഥമായി, അവകാശപ്പെട്ടു, ന്യായമായി, സ്ഥിരപ്പെട്ടു അവരുടെ മേൽ വാക്ക്, വാക്യം നിന്റെ റബ്ബിന്റെ അവർ വിശ്വസിക്കുകയില്ല. (97) അവർക്ക് വന്നാലും ശരി آي َ ة ٍ ك ُ لُّ എല്ലാ ദൃഷ്ടാന്തവും അവർ കാണുന്നതുവരെ, (കാണാതെ) ശിക്ഷയെ َ الأل ِ വേദനയേറിയ. ഈ നാല് വചനങ്ങളിൽ ആദ്യത്തെ രണ്ടും പ്രത്യക്ഷത്തിൽ നബി യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും യഥാർത്ഥത്തിൽ അവ മറ്റുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളവയാകുന്നു. നിനക്ക് നാം അവതരിപ്പിച്ചു തന്ന വല്ല വിഷയത്തിലും നിനക്ക് സംശയമുണ്ടെങ്കിൽ നിന്റെ മുമ്പ് വേദഗ്രന്ഥം വായിച്ചു വരുന്നവരോട് ചോദിച്ചുനോക്കുക: നിനക്ക് വന്നു കിട്ടിയത് യഥാർത്ഥം തന്നെയാണ്; അതിൽ സംശയിക്കരുത് എന്നാണല്ലോ ഒന്നാമത്തെ വചനത്തിലുള്ളത്. അതായത്, നിനക്കവതരിച്ച ചരിത്ര സംഭവങ്ങൾ, തത്വോപദേശങ്ങൾ മുതലായവയിൽ വല്ല സംശയവും ആർക്കെങ്കിലും തോന്നുന്നപക്ഷം, വേദക്കാരായ ആളുകളോട് അന്വേഷിച്ചാൽ അവയെല്ലാം സത്യവും പരമാർത്ഥവുമാണെന്ന് ബോധ്യപ്പെടുമെന്ന് സാരം. വേദക്കാരായ എല്ലാ വ്യ ക്തികൾക്കും അറിയാമെന്നോ, അവർ പറയുന്നതെല്ലാം വിശ്വസിക്കാമെന്നോ അല്ല ദേ്ദശ്യം. വേദഗ്രന്ഥങ്ങളെപ്പറ്റി ശരിക്കറിയുകയും, സത്യം തുറന്ന് പറയുകയും ചെയ്യുന്ന വേദക്കാർക്ക് സത്യാവസ്ഥ അറിയാം, വേണമെങ്കിൽ ചോദിച്ചുനോക്കൂ എന്നാണുദ്ദേശ്യം . അറബികളെ സംബന്ധിച്ചിടത്തോളം, വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദഗ്രന്ഥങ്ങളിൽ പറയുന്നതും ഇതുപോലെത്തന്നെയാണെന്ന് അറിയുന്നത് അവർക്ക് ക്വുർ-ആന്റെ സത്യാവസ്ഥ മനസ്സിലാക്കുവാൻ സഹായകമായിരിക്കുമല്ലോ. ക്വുർ-ആനാകട്ടെ, ക്വുർ-ആനല്ലാത്ത വഹ്യ് (ദിവ്യസന്ദേശം)-കളാവട്ടെ അവതരിച്ചാൽ അതിന്റെ സത്യതയിൽ നബി സംശയമോ ആശയക്കുഴപ്പമോ തോന്നുക അസംഭവ്യമാകുന്നു. നബി ക്കു മാത്രമല്ല, വഹ്യുകളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രവാചകൻമാരുടെ സ്ഥിതിയും ഇതു തന്നെ. ഏതെങ്കിലും ഒരു പ്രവാചക ന് -അദ്ദേഹം എത്രയെത്ര പരീക്ഷണങ്ങൾക്കും മർദ്ദനങ്ങൾക്കും വിധേയനായിരുന്നാൽേ പാലുംതനിക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളിൽ സംശയത്തിന്റെ നേർത്ത സൂചന ഒരു വാക്കിലെങ്കിലും ഉണ്ടായതായി ചരിത്രം ഇല്ല. ഉണ്ടാകാവതുമല്ല. അപ്പോൾ ആർക്കെങ്കി ലും വല്ല സംശയവുമുണ്ടെങ്കിൽ അവർ വേദഗ്രന്ഥങ്ങളെപ്പറ്റി അറിയുന്നവരോട് ഒന്ന് അന്വേഷിച്ചു നോക്കട്ടെ എന്നാണ് ആ വചനത്തിന്റെ താൽപര്യമെന്ന് വ്യക്തമാണ്. വേ ദഗ്രന്ഥങ്ങളെപ്പറ്റി ശരിക്കറിയാത്തവരോടും, സത്യം തുറന്ന് പറയുവാൻ മടി -ക്കുന്നവരോടും അന്വേഷണം ചെയ്തിട്ട് കാര്യമില്ലെന്ന് പറയേണ്ടതുമില്ല. ഒരു സംഘത്തെ ഉദ്ദേശിച്ച് അതിന്റെ നേതാവിനെ അഭിമുഖീകരിച്ചും, പുറകിലുള്ളവരെ ഉദ്ദേശിച്ച് മുമ്പിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ടു മുള്ള സംസാരഗതി സ്വീകരിക്കൽ ഭാഷാസാഹിത്യങ്ങളിൽ പൊതുവെ കാണപ്പെടാറുള്ളതാണ് . ക്വുർ-ആനിലും ഇതിന് ഉദാഹരണങ്ങൾ കാണാം: സമുദായത്തിൽ ആരുതന്നെ ശിർക്കു പ്രവർ ത്തിച്ചാലും നബി തിരുമേനി ശിർക്ക് പ്രവർത്തിക്കുകയില്ലെന്നുള്ള കാര്യം ഖണ്ഡിതമാണ്. എന്നി ട്ടും നബി -യോട് (39: 65) അല്ലാഹു പറയുന്നു: "നീയെങ്ങാനും ശിർക്കു ചെയ്തുവെങ്കിൽ നിന്റെ കർമം പൊളിഞ്ഞു നിഷ്ഫലമാകും' എന്ന്. അതുപോലെത്തന്നെ, അല്ലാഹുവിന്റെ കൽപനാ നിർദ്ദേശങ്ങൾക്കെതിരായി അവിശ്വാസികളെയോ, കപടവിശ്വാസികളെയോ വല്ലപ്പോഴും നബി അനുസരിക്കുകയില്ലെന്നതും തീർച്ചതന്നെ. എന്നിട്ടും നബി യോട് (33 : 1 ൽ)അല്ലാഹു പറയുന്നു: االله നബിയേ, താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവിശ്വാസികളെയും കപടവിശ്വാസികളെയും, അനുസരി -ക്കരുത്' എന്ന്. ഇതെല്ലാം സമുദായത്തെ ഉദ്ദേശിച്ചുള്ള കൽപനകളത്രെ. നബി യോട് തന്നെയും ഇങ്ങിനെയെല്ലാം കൽപിക്കുമ്പോൾ, സമുദായത്തി ലെ ഓരോ അംഗവും ആ കൽപനകൾ വളരെ ഗൗരവപൂർവ്വം കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്.-രണ്ടാമത്തെ വചനത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാ -ന്തങ്ങളെ വ്യാജമാക്കിയവരുടെ കൂട്ടത്തിൽ നീ എന്നാൽ നീ നഷ്ടക്കാരനായിത്തീരുമെന്നും പറഞ്ഞതിന്റെ ഉദ്ദേശ്യവും ഇപ്പറഞ്ഞതിൽനിന്ന് വ്യക്തമായല്ലോ. ചില ക്രിസ്തീയ പാതിരിമാർ ഇതുപോലെയുള്ള ചില വചനങ്ങളെ ചൂഷണം ചെയ്ത് മുതലെടുക്കുവാൻ ശ്രമിക്കാറുള്ളതുകൊണ്ടാണ് ഈ സംഗതി പ്രത്യേകം ഉണർത്തേണ്ടി വന്നത്. അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമാണെന്നുള്ള അവന്റെ നിശ്ചയം ആരിൽ യാ ഥാർത്ഥ്യമായിത്തീരുന്നുവോ അങ്ങനെയുള്ളവർ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കേണ്ട; അവങ്കൽനിന്നുള്ള കഠിനമായ ശിക്ഷ അനുഭവത്തിൽ വരാതെ അവർ മന്ന പ്രശ്നമില്ല; ലക്ഷ്യദൃഷ്ടാന്തങ്ങൾ കണ്ടിട്ടോ, സത്യം അവർ വിശ്വസിക്കുവാൻ പോകുന്നില്ല എന്നൊക്കെയാണ് മൂന്നാമത്തെയും നാലാമത്തെയും വചനങ്ങളിൽ പറഞ്ഞതിന്റെ സാരം. സൻമാർഗം സ്വീകരിക്കുവാനുള്ള സന്നദ്ധതയോ വിചാരമോ ഇല്ലാത്തവർ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരാണെന്നുള്ളത് ഒരു പൊതു -നിയമമത്രെ. ആരൊക്കെയാണ് അങ്ങനെയുള്ളവർ എന്ന് അവന് നല്ലപോലെ അറിയു -കയും ചെയ്യും. അക്കൂട്ടത്തിൽ പെട്ടവരാണ് ഈ സത്യനിഷേധികളും. അതുകൊ ണ്ട് അവർ വിശ്വസിക്കുമെന്ന് കരുതിയിരിക്കേണ്ടതില്ലെന്ന് താൽപര്യം. സൂഃ സുമറി ൽ അല്ലാഹു പറയുന്നു: الآية (സാരം: എന്റെ പറയുന്ന വാക്ക് ശ്രദ്ധിച്ചുകേൾക്കുകയും എന്നിട്ട് അതിൽ നല്ലതിനെ പിൻപറ്റുകയും ചെയ്യുന്നവർക്ക് - സന്തോഷവാർത്ത അറിയിക്കുക; അക്കൂട്ടരത്രെ അല്ലാഹു മാർഗ നിർദ്ദേശം നൽകിയിട്ടുള്ളവർ; അക്കൂട്ടർ തന്നെയാണ് ബുദ്ധിമാൻമാ -രും. (സുമർ: 17, 18.) തൊട്ട വചനത്തിൽ അല്ലാഹു തുടർന്ന് പറയുന്നു: "അപ്പോൾ ആരുടെ മേ ൽ ശിക്ഷയുടെ വാക്യം യഥാർത്ഥമായി സ്ഥിരപ്പെട്ടുവോ അവനെ നീ നേർമാർഗത്തിലാക്കുമോ?!' അതേ സൂറത്തിൽ, റസൂലുകളിലും പരലോകത്തിലും വിശ്വസിക്കാതിരുന്ന അവിശ്വാസികളെ നരകത്തിലേക്ക് നയിക്കപ്പെടുന്നതിനെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് പറയുന്നു: (എങ്കിലും ശിക്ഷയുടെ വാക്യം അവിശ്വാസികളുടെ മേൽ യഥാർത്ഥമായിരിക്കുകയാണ്. (സുമർ: 71 96--ാം വചനത്തിൽ (നിന്റെ റബ്ബിന്റെ വാക്യം യഥാർത്ഥമായിത്തീർന്നവർ) എന്ന് പറഞ്ഞത് -ആരെപ്പറ്റിയാണെന്ന് മേലുദ്ധരിച്ചതിൽ നിന്ന് വ്യക്തമായല്ലോ.
10:98

فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ

(98) ഒരു രാജ്യം (രാജ്യക്കാർ) വിശ്വസിക്കുകയും, എന്നിട്ടതിന്റെ വിശ്വാസം അതിന് പ്രയോജനപ്പെടുകയും ആയിക്കൂടെ?; യൂനുസിന്റെ ജനത അല്ലാത്ത. അവർ വിശ്വസിച്ചപ്പോൾ, അവരിൽ നിന്ന് ഇഹലോകജീവിതത്തിൽ അപമാനത്തിന്റെ ശിക്ഷയെ നാം നീക്കം ചെയ്തു; ഒരു സമയംവരെ അവർക്ക് നാം സുഖം നൽകുകയും ചെയ്തു. (98) ആയിക്കൂടെ, എന്തുകൊണ്ടായില്ല വല്ല രാജ്യവും, ഒരു രാജ്യവും آم َ ن َ ت ْ അത് വിശ്വസിക്കുക എന്നിട്ടതിന് പ്രയോജനപ്പെടുക, ഫലം ചെയ്യുക, എന്നാലതിന് പ്രയോജനം ചെയ്യുമായിരുന്നു അതിന്റെ വിശ്വാസം ജനത ഒഴികെ, അല്ലാത്ത ُ س َ ˜ي ُ و യൂനുസിന്റെ അവർ വിശ്വസിച്ചപ്പോൾ നാം (തുറന്ന്) നീക്കി അവരിൽ നിന്ന് അപമാനത്തിന്റെ ശിക്ഷയെ ജീവിതത്തിൽ ഇഹലോകത്തെ, ഐഹിക അവർക്ക് നാം സുഖം നൽകുകയും ചെയ്തു. ഒരു സമയം വരെ لو ْ لا َ (ലൗലാ) എന്ന അവ്യയം രണ്ടർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്: (1) ഒരു കാര്യം മുടങ്ങിയത് നിമിത്തം (അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന) മറ്റൊരു കാര്യം മുടങ്ങുന്നതിനെ ( امتناع الشىء لامتناع غيره ) ഉദ്ദേശിച്ചും, (2) പ്രേരണ നൽകുന്നതിനെ ( التحضيض ) ഉദ്ദേശിച്ചും, ഈ രണ്ടാമത്തെ അർത്ഥത്തിലാണ് ഇവിടെ അതുള്ളത്. فلولا എന്നതിന്റെ സ്ഥാനത്ത് فهلا (ഫഹല്ലാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്താനും. ചില ക്വുർ-ആൻ വ്യാഖ്യാതാക്കൾ രണ്ടാമത്തെ അർത്ഥമാണ് ഇവിടെ ഉദ്ദേശ്യം എന്നതിന് ഈ വായന പിൻബലം നൽകുന്ന -തായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മുൻവചനങ്ങളിൽ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാ ണ് ഈ വചനവും. പ്രവാചകൻമാർ വന്ന് സത്യമാർഗം പ്രബോധനം ചെയ്യുകയും, വിശ്വസിക്കാത്തവർക്ക് പൊതുശിക്ഷയെക്കുറിച്ച് താക്കീത് നൽകുകയും ചെയ്ത നാട്ടുകാർ തക്കസമയത്ത് വിശ്വസിക്കുകയില്ല. ശിക്ഷ കൺമുമ്പിൽ എത്തുമ്പോഴേ അവർ വിശ്വസിക്കുവാൻ തയ്യാറാകുകയുള്ളൂ. അതുകൊണ്ട് ആ വിശ്വാസം അവർക്ക് പ്രയോജനപ്പെട്ടതുമില്ല. അവർ നേരത്തെ തന്നെ വിശ്വസിക്കുകയും, അങ്ങനെ ആ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയും ചെയ്തുകൂടെ?! എന്നാലവർക്ക് ശിക്ഷക്ക് വിധേയരാവാതെ കഴിക്കാമായിരുന്നു എന്നത്രെ അല്ലാഹു ആക്ഷേപിക്കുന്നത്. എന്നാൽ മേൽ പറഞ്ഞ മുൻ സമുദായങ്ങളുടെ പൊതുസ്ഥിതി ഇതാണെങ്കിലും യൂനുസ് നബി(-അ)- യുടെ ജനത ഇതിൽ നിന്ന് ഒഴിവാണെന്നും, അവർക്ക് താക്കീത് ചെയ്യപ്പെട്ട ശിക്ഷ വരുന്നതിന് മുമ്പ് തന്നെ അവർ വിശ്വസിക്കുകയുണ്ടായെന്നും, അങ്ങനെ അവർ ശിക്ഷയിൽ നിന്ന് ഒഴിവായെന്നും, കുറേ കാലം കൂടി അവർ സുഖമായി ജീവിക്കുകയുണ്ടായെന്നും തുടർന്നു പറഞ്ഞിരിക്കുകയാണ്. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: الآية (സാരം: അതുപോലെ, അവരുടെ മുമ്പുള്ളവരുടെ അടുക്കൽ റസൂൽ ചെല്ലുമ്പോഴും അദ്ദേഹം ഒരു ജാലവിദ്യക്കാരനോ, അല്ലെങ്കിൽ ആണെന്ന് അവർ പറയാതിരുന്നിട്ടില്ല. അവർ അന്യോന്യം അങ്ങിനെ വസ്വിയ്യത്ത് ചെ യ്തിരിക്കുകയാണോ?! അതല്ല, അവർ ക്രമം തെറ്റിപ്പോയ ജനങ്ങളാണോ? (51: 52, 53) നൂ ഹ് നബി (അ)-യുടെയും ജനതയുടെയും കഥ വിവരിച്ചശേഷം മറ്റൊരു സ്ഥലത്ത് പറ -യുന്നു: الآية (സാരം: പിന്നീട് നമ്മുടെ റസൂലുകളെ നാം തുടരെത്തുടരെ അയച്ചു. ഓരോ സമുദായത്തിനും അതിന്റെ റസൂൽ ചെല്ലുമ്പോഴൊ -ക്കെയും അവർ അദ്ദേഹത്തെ വ്യാജമാക്കി. അതിനാൽ അവരിൽ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു. (നശിപ്പിച്ചു) അവരെയെല്ലാം നാം കഥാവിഷയങ്ങളാക്കി -ത്തീർക്കുകയും ചെയ്തു. (23: 44) പ്രസ്തുത വചനങ്ങളിലടങ്ങിയ ആശയം തന്നെയാണ് ഈ വചനത്തിലും കാണുന്നത്. യൂനുസ് നബി (അ)യുടെ ജനതയെ അതിൽ നിന്ന് ഒഴിവാക്കു -കയും ചെയ്തിരിക്കുന്നു. നീനുവാ ( ) നിവാസികളായിരുന്നു യൂനുസ് (അ)ന്റെ ജനത. അവർ അദ്ദേഹത്തിലും അദ്ദേഹത്തിന്റെ പ്രബോധനത്തിലും വിശ്വസിക്കാതെ നിഷേധത്തിൽ ശഠിച്ചു നിന്നു. ഇന്ന സമയം വരെ അവർ വിശ്വസിക്കാത്തപക്ഷം അവർക്ക് പൊതുശിക്ഷ വരുവാൻ പോകുന്നുവെന്ന് അദ്ദേഹം അവർക്ക് താക്കീത് നൽകി. സമയത്തിന് മു മ്പ് അദ്ദേഹം സ്ഥലം വിടുകയും ചെയ്തു. പക്ഷേ, അവസാനംവെച്ച് ജനങ്ങൾക്ക് ഭയമാ -യി. പ്രവാചകനെ കണ്ടതുമില്ല. അങ്ങനെ, അവർ ആബാലവൃദ്ധം ജനങ്ങളും മൃഗങ്ങളുമടക്കം ഒന്നിച്ചുകൂടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു. പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും, ശിക്ഷ ഇറക്കാതെ അവരെ ര ക്ഷിക്കുകയും ചെയ്തു. ഇതാണ് യൂനുസ് നബി (അ)-യുടെ ജനതയുടെ സംഭവത്തിന്റെ ചുരുക്കം. ( ) ഇറാഖിന്റെ വടക്ക് മൂസ്വലി ( موصل ) ന്നടുത്തുണ്ടായിരുന്ന ഒരു പ്രാചീന രാജ്യമാണ് നീനുവാ ( نينوى ചശിശ്ല പണ്ട് അശ്ശൂർ രാജാക്കളുടെ തലസ്ഥാനമായിരുന്നു അത്. പടം- 4 നോക്കുക.
10:99–100

وَلَوۡ شَآءَ رَبُّكَ لَأٓمَنَ مَن فِي ٱلۡأَرۡضِ كُلُّهُمۡ جَمِيعًاۚ أَفَأَنتَ تُكۡرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤۡمِنِينَ

وَمَا كَانَ لِنَفۡسٍ أَن تُؤۡمِنَ إِلَّا بِإِذۡنِ ٱللَّهِۚ وَيَجۡعَلُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يَعۡقِلُونَ

(99) നിന്റെ റബ്ബ് (വേണമെന്ന്) ഉദ്ദേശിച്ചിരുന്നെങ്കിൽ, ഭൂമിയിലുള്ളവരെല്ലാം ആസകലം വിശ്വസിക്കുകതന്നെ ചെയ്യുമായിരുന്നു. എന്നിരിക്കെ, മനുഷ്യർ സത്യവിശ്വാസികളാകുന്നതുവരെ അവരെ നീ നിർബന്ധിക്കുകയോ! (100) ഒരു ആത്മാവിനും (വ്യക്തിക്കും) അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കാവതല്ല. ധ വിശ്വസിക്കുക സാധ്യമല്ല പ ബുദ്ധി കൊടു(ത്തു ഗ്രഹി) ക്കാത്തവരിൽ അവൻ മാലിന്യം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ്. (99) ഉദ്ദേശിച്ചിരുന്നെങ്കിൽ നിന്റെ റബ്ബ് لآم َ ن َ വിശ്വസിക്കുക തന്നെ ചെയ്യുമായിരുന്നു الأر ഭൂമിയിലുള്ളവർ അവരെല്ലാം َ ِ يع ً ا ച മുഴുവനും എന്നിരിക്കെ നീയോ നിർബന്ധിക്കുന്നു (നീ നിർബന്ധിക്കുകയോ) الن َّ اس َ മനുഷ്യരെ അവർ ആകുവോളം, ആയിരിക്കുന്നത് വരെ സത്യവിശ്വാസികൾ. (100) ആകുകയില്ല, ആകാവതല്ല ഒരു ആത്മാവിനും, വ്യക്തിക്കും, ആൾക്കും അത് വിശ്വസിക്കൽ, വിശ്വസിക്കാൻ അനുമതി കൂടാതെ ِ َّ اللها അല്ലാഹുവിന്റെ അവൻ ആക്കുക (ഏർപ്പെടുത്തുക)യും ചെയ്യും الر ِ ّ ج ْ س َ മാലിന്യം, യാതൊരുവരിൽ അവർ ബുദ്ധികൊടുക്കു(-ഗ്രഹിക്കു)കയില്ല. ഒന്നൊഴിയാതെ സകല മനുഷ്യരും മലക്കുകളെപ്പോലെ പ്രകൃത്യാ സത്യവിശ്വാസികളായിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അങ്ങനെത്തന്നെ സംഭവിക്കുമായിരുന്നു. നൻമയും തിൻമയും തിരിച്ച -റിയാനുള്ള വിവേചനബുദ്ധിയും, രണ്ടിൽ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുവാനുള്ള അഭിപ്രായ സ്വാതന്ത്യ്രവും നൽകികൊണ്ടുള്ള ഒരു പ്രകൃതി വിശേഷമാണ് മനുഷ്യന് അവൻ നൽകി -യിരിക്കുന്നത്. മഹത്തായ ചില ലക്ഷ്യങ്ങളും യുക്തി രഹസ്യങ്ങളും അതിൽ അടങ്ങിയിട്ടു ണ്ട് താനും, അതുകൊണ്ട് ആരെയും സത്യവിശ്വാസവും നേർമാർഗവും സ്വീകരി -ക്കുമാറ് നിർബന്ധിക്കുവാൻ നബി ക്കു പാടില്ല. നല്ലതും ചീത്തയും വിവരിച്ചുകൊടുക്കുകയും, വേണ്ടുന്ന ഉപദേശം നൽകുകയും മാത്രമേ നബി ചെയ്യേണ്ടതുള്ളൂ. എന്നിട്ട് വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളട്ടെ, അല്ലാത്തവർ അവിശ്വസിച്ചുകൊള്ളട്ടെ എന്നതാണ് ആദ്യത്തെ വചനത്തിൽ പറഞ്ഞതിന്റെ താൽപര്യം. സൂഃ ഹൂദിൽ അല്ലാഹു പറയുന്നു: "നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ മനുഷ്യരെ ഒരേ സമുദായമാക്കുമായിരുന്നു. അവർ ഭിന്നിച്ചവരായികൊണ്ടേ ഇരിക്കുന്നതാണ്. നിന്റെ റബ്ബ് കരുണ ചെയ്തവരൊഴികെ. അതിനായിട്ടാണ് അവരെ അവൻ സൃഷ്ടിച്ചതും. هود : കൂടുതൽ വിവരം അവിടെ വെച്ച് കാണാം. നല്ലത് തിരഞ്ഞെടുക്കുവാനുള്ള ബുദ്ധിയും സ്വാതന്ത്യ്രവും നൽകപ്പെ -ട്ടിട്ടുണ്ടെങ്കിൽ തന്നെയും മനുഷ്യന്റെ വിശ്വാസം സാക്ഷാൽകൃതമാവണമെങ്കിൽ അല്ലാഹുവിന്റെ ഉദ്ദേശവും അനുമതിയും കൂടി അതിന് അനിവാര്യമ്രെ ത. അതില്ലാത്തപക്ഷംമനുഷ്യന്റെ അറിവും കഴിവും കൊണ്ട് പ്രവൃത്തികളൊന്നും സാക്ഷാൽകരിക്കപ്പെടുകയില്ല. പക്ഷേ, ഒരു വ്യവസ്ഥയൊന്നും കൂടാതെ ചിലരെയങ്ങ് നല്ലവരും വിശ്വാസികളുമാക്കിത്തീർക്കുകയും ചിലരെയ അവിശ്വാസികളുമാക്കിത്തീർക്കുകയുമല്ല അല്ലാഹു ചെയ്യുന്നത്. വചനബുദ്ധി ഉപയോഗപ്പെടുത്തി കാര്യം ഗ്രഹിക്കാത്തവരെയായിരിക്കും മാരും ദുഷിച്ചവരുമാക്കുന്നത് എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിൽ പ്രസ്താവിച്ചതിന്റെ താൽപര്യം. ജനങ്ങൾ സത്യവിശ്വാസം സ്വീകരിക്കുവാൻ മുമ്പോട്ട് വരാത്തതിൽ അതീവമായ വ്യസനം സഹിച്ചുകൊണ്ടിരിക്കുന്ന നബി തിരുമേനി മനസ്സമാധാനവും, ആശ്വാസവും നൽകുന്നതാണ് ഈ രണ്ട് വചനങ്ങളും. മനുഷ്യൻ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉദ്ദേശമോ അനുമതിയോ അതിൽ മറ്റും വാദിക്കുന്ന യുക്തിവാദികൾക്ക് ഈ രണ്ട് വചനങ്ങളും, ഇതുപോലെയുള്ള മറ്റു പല വച -നങ്ങളും അവ - യുടെ നേർക്കുനേരെയുള്ള അർത്ഥങ്ങളിൽ സ്വീകരിക്കുവാൻ പ്രയാസ -മായിരിക്കും. അതുകൊണ്ട് ഇത്തരം വചനങ്ങളിലെല്ലാം അവരുടെ വക ദുർവ്യാഖ്യാനങ്ങളും കാണാവുന്നതാണ്. സൂഃ അൻ-ആമിലും താഴെ ചില സൂറത്തുകളിലും അവയെപ്പറ്റി സന്ദർഭോചിതം ചിലതെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൂഃ ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ കൂടുതൽ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
10:101

قُلِ ٱنظُرُواْ مَاذَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَا تُغۡنِي ٱلۡأٓيَٰتُ وَٱلنُّذُرُ عَن قَوۡمٖ لَّا يُؤۡمِنُونَ

(101) നീ പറയുക: "ആകാശങ്ങളിലും ഭൂമിയിലും എന്താണുള്ളതെന്ന് നിങ്ങൾ (ചിന്തിച്ചു) നോക്കുവിൻ!' വിശ്വസിക്കാത്ത ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഉപകരിക്കുവാനാണ്!? (101) ق ُ ل ِ നീ പറയുക നിങ്ങൾ നോക്കുവിൻ (ചിന്തിക്കുവിൻ) م َ اذ َ ا എന്താണ്, എന്തുണ്ട്, യാതൊന്നും (ഉള്ളവ) الس ആകാശങ്ങളിൽ و َ الأر ْ ض ِ ഭൂമിയിലും എന്ത് ഉപകരിക്കും, ധന്യമാക്കും, ഉപകരിക്കുകയില്ല الآي َ ات ُ ദൃഷ്ടാന്തങ്ങൾ و َ الن ّ ُ ذ ُ ر ُ താക്കീതുകളും ഒരു ജനതക്ക് അവർ വിശ്വസിക്കുകയില്ല. و َ الأر ْ ض ِ الس എന്ന വാക്കിന് "ആകാശഭൂമികളിലുള്ളവ' എന്നും, ആകാശഭൂമികളിൽ എന്താണുള്ളത് എന്നും അർത്ഥം വരാവുന്നതാണ്. തുപോലെത്തന്നെ എന്നതിന് "ഉപകരിക്കുകയില്ല' എന്ന് നിഷേധരൂപത്തിലും , "എന്ത് ഉപകരിക്കും' എന്ന് ചോദ്യ രൂപത്തിലും അർത്ഥം കൽപിക്കാം. ഉദ്ദേശ്യങ്ങളിൽ വ്യത്യാസമില്ലതാനും.
10:102–103

فَهَلۡ يَنتَظِرُونَ إِلَّا مِثۡلَ أَيَّامِ ٱلَّذِينَ خَلَوۡاْ مِن قَبۡلِهِمۡۚ قُلۡ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

ثُمَّ نُنَجِّي رُسُلَنَا وَٱلَّذِينَ ءَامَنُواْۚ كَذَٰلِكَ حَقًّا عَلَيۡنَا نُنجِ ٱلۡمُؤۡمِنِينَ

(102) അപ്പോൾ, തങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ നാളുകളെപ്പോലെയല്ലാതെ (മറ്റ് വല്ല ചരിത്രവും) ഇവർ കാത്തുകൊണ്ടിരിക്കുന്നുവോ?! പറയുക: "എന്നാൽ, നിങ്ങൾ കാത്തിരിക്കുവിൻ, നിശ്ചയമായും, ഞാൻ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ടവനാണ്.' (103) പിന്നീട്, നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം -നമ്മുടെ മേൽ (ബാധ്യതപ്പെട്ട) ഒരു കടമയായിക്കൊണ്ട് സത്യവിശ്വാസി- കളെ നാം രക്ഷപ്പെടുത്തുന്നതാണ്. (102) എന്നാലവർ കാത്തുകൊണ്ടിരിക്കുന്നുവോ പോലെയല്ലാതെ, തുല്യമായതല്ലാതെ ِ ما َّ ي َ أ നാളുകളെ, നാളുകളുടെ കഴിഞ്ഞുപോയവരുടെ ഇവർക്ക് (അവർക്ക്) മുമ്പ് ق ُ ل ْ നീ പറയുക എന്നാൽ നിങ്ങൾ കാത്തിരിക്കുവിൻ, നോക്കിയിരിക്കുവിൻ ّ ِ … ِ إ നിശ്ചയമായും ഞാൻ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ട (വൻ) ആകുന്നു. (103) പിന്നീട് നാം രക്ഷപ്പെടുത്തുന്നു നമ്മുടെ റസൂലുകളെ വിശ്വസിച്ചവരെയും അപ്രകാരം ح َ ق ّ ً ا ഒരു കടമായിട്ട്, അവകാശപ്പെട്ടതായിട്ട്, യഥാർത്ഥമായിക്കൊണ്ട് നമ്മുടെമേൽ (ബാദ്ധ്യതപ്പെട്ട) ن ُ ن ْ ج ِ നാം രക്ഷപ്പെടുത്തും സത്യവിശ്വാസികളെ. കണക്കറ്റ നക്ഷത്ര മഹാഗോളങ്ങൾ, സൂര്യചന്ദ്രൻമാർ, അവയുടെ ഗതിവിഗതികൾ, സഞ്ചാരപഥങ്ങൾ, പ്രകാശങ്ങൾ, പ്രസരണങ്ങൾ, രാപ്പകലുകൾ, അവയു ടെ ഏറ്റക്കുറവുകൾ, മേഘങ്ങൾ, മഴ, വെയിൽ, വായു, അനന്തമായ അന്തരീക്ഷം ആദിയായി ഉപരിയാകാശത്തും, എണ്ണമറ്റ സസ്യവർഗങ്ങൾ, ഉൽപന്നങ്ങൾ, ധാതുവർഗങ്ങൾ, ഫലങ്ങൾ, പൂക്കൾ, ധാന്യങ്ങൾ, സമുദ്രങ്ങൾ, മലകൾ, മൈതാനങ്ങൾ, കാടുകൾ, മ രുഭൂമികൾ, നദികൾ, തടാകങ്ങൾ ആദിയായി ഭൂമിയിലും സ്ഥിതിചെയ്യുന്ന -േ കാടിക്കണക്കിലുള്ള ദൃഷ്ടാന്തങ്ങളെയും, അനുഗ്രഹങ്ങളെയും സംബന്ധിച്ച് അൽപമെങ്കിലും ബുദ്ധികൊടുത്ത് ചിന്തിക്കുന്നവർക്കെല്ലാം അല്ലാഹുവിന്റെ മഹിതമഹത്വങ്ങളും, അവന്റെ ഏകത്വവും ശരിക്കും ഗ്രഹിക്കുവാൻ കഴിയും. അതുകൊണ്ട് അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാൻ അല്ലാഹു മനുഷ്യരെ ആഹ്വാനം ചെയ്യുകയാണ്. എന്തുതന്നെ കണ്ടാലും വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർക്ക് ദൃഷ്ടാന്തങ്ങളോ താക്കീതുകളോ ഫലപ്പെടുകയില്ലെന്നും അതോടൊപ്പം ചൂണ്ടിക്കാട്ടുന്നു. നിഷ്പ -ക്ഷവും, സത്യസന്ധവുമായി ചിന്തിക്കുകയും, അതിൽ നിന്ന് ലഭിക്കുന്ന സനാതനമൂല്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്നവർ തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കാതിരിക്കുകയില്ലതന്നെ. തങ്ങൾ പ്രായേണ സ്വീകരിച്ചുപോന്ന നിലപാടുകളെപ്പറ്റി പുഃനപ -രിശോധന നടത്താതെയും, ദൃഷ്ടാന്തങ്ങളുടെയും താക്കീതുകളുടെയും നേരെ കണ്ണടച്ചുംകൊണ്ടിരിക്കുവാൻ തന്നെയാണ് ഇവരുടെ ഭാവമെങ്കിൽ, ഇവരെപ്പോലെ മുമ്പ് കാലം കഴിഞ്ഞുപോയ സമുദായങ്ങൾക്കുണ്ടായ ശിക്ഷാനുഭവങ്ങൾ തന്നെയായിരിക്കും ഇവർക്കും അനുഭവപ്പെടുവാൻ പോകുന്നത്. അതല്ലാതെ, മറ്റൊന്നും ഇവർക്ക് പ്രതീക്ഷിക്കുവാനില്ല. അത് കാത്തിരിക്കുവാനാണ് ഇവരുടെ ഭാവെ മങ്കിൽ, അവരങ്ങിനെ ചെയ്തുകൊള്ളട്ടെ. അതിന്റെ ഫലം കാണാമല്ലോ. സംഭവിക്കുന്നെ തന്താണെന്ന് ഇരുകൂട്ടരും കാത്തിരുന്ന് കാണുക. ഒരു കാര്യം തീർച്ചയാണ്.: ശി ക്ഷ വരുമ്പോൾ, റസൂലുകളെയും സത്യവിശ്വാസികളെയും രക്ഷപ്പെടുത്തി സഹായിക്കൽ അല്ലാഹു അവന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുകയാണ്. അതവൻ നിറ -വേറ്റാതിരിക്കുകയില്ല എന്നാണ് പിന്നീട് പറഞ്ഞതിന്റെ സാരം. വിഭാഗം -
10:104–105

قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي شَكّٖ مِّن دِينِي فَلَآ أَعۡبُدُ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ وَلَٰكِنۡ أَعۡبُدُ ٱللَّهَ ٱلَّذِي يَتَوَفَّىٰكُمۡۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُؤۡمِنِينَ

وَأَنۡ أَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗا وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ

(104) (നബിയേ) പറയുക: "ഹേ, മനുഷ്യരേ, നിങ്ങൾ എന്റെ മതത്തെ സംബന്ധിച്ച് വല്ല സംശയത്തിലുമാണെങ്കിൽ (നിങ്ങൾ അറിഞ്ഞിരിക്കുക); എന്നാൽ, അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കുകയില്ല; എങ്കിലും നിങ്ങളെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നവനായ അല്ലാഹുവിനെ (മാത്രം) ഞാൻ ആരാധിക്കുന്നു. ഞാൻ സത്യവിശ്വാസികളിൽ പെട്ടവനായിരിക്കുവാൻ എന്നോട് കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു; (105) ഋജുമാനസനായിക്കൊണ്ട് (ഈ) മതത്തിലേക്ക് നിന്റെ മുഖത്തെ നീ ചൊവ്വാക്കി നിറുത്തണമെന്നും, നിശ്ചയമായും, നീ "മുശ്രിക്ക്' ധ ബഹുദൈവ വിശ്വാസി പ -കളിൽ പെട്ടവനായിരിക്കരുതെന്നും (കൽപിക്കപ്പെട്ടിരിക്കുന്നു). (104) ق ُ ل ْ നീ പറയുക മനുഷ്യരേ നിങ്ങളാണെങ്കിൽ വല്ല സംശയത്തിലും എന്റെ മതത്തെ സംബന്ധിച്ച് എന്നാൽ ഞാൻ ആരാധിക്കുന്നില്ല, ആരാധിക്കയില്ല നിങ്ങൾ ആരാധിക്കുന്നവരെ اللها അല്ലാഹുവിന് പുറമെ എങ്കിലും, പക്ഷേ ഞാൻ ആരാധിക്കുന്നു َ َّ اللها അല്ലാഹുവിനെ നിങ്ങളെ പൂർണമായി പിടിച്ചെടുക്കുന്ന, മരിപ്പിക്കുന്ന എന്നോട് കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഞാനായിരിക്കുവാൻ സത്യവിശ്വാസികളിൽ (പെട്ടവൻ). (105) ചൊവ്വാക്കി നിറുത്തണം (നിലനിറുത്തണം) എന്നും നിന്റെ മുഖത്തെ മതത്തിലേക്ക് ഋജുമാനസനായി, ശുദ്ധമനസ്കനായിട്ട് നിശ്ചയമായും നീ ആയിരിക്കുകയും ചെയ്യരുത് മുശ്രിക്കുകളിൽ (പെട്ടവൻ). എന്റെ മതത്തെപ്പറ്റി എനിയും നിങ്ങൾക്ക് സംശയം തീരുന്നില്ലെങ്കിൽ, നി ങ്ങൾ കണ്ടമാതിരി നിങ്ങൾ നടന്നുകൊള്ളുക. തൗഹീദ് വിട്ടേച്ച് ഞാൻ ശിർക്കിലേക്ക് അണുവോളമെങ്കിലും ചായുമെന്ന് നിങ്ങൾ കരുതേണ്ട. എന്നോട് അല്ലാഹു കൽപിച്ചതിന് ഞാൻ എതിര് പ്രവർത്തിക്കുകയെന്ന പ്രശ്നമേയില്ല എന്ന് ആ മുശ്രിക്കുക -ളോട് അറുത്തുമുറിച്ച് പറയുവാൻ അല്ലാഹു നബി യോട് കൽപിക്കുന്നു. (നിങ്ങളെ പൂർണമായിപിടിച്ചെടുക്കുന്നവൻ) അഥവാ മരണപ്പെടുത്തിക്കൊണ്ടുപോകുന്നവൻ എന്ന് ഇവിടെ അല്ലാഹുവിനെ വിശേഷിപ്പിച്ചതിൽ, നിങ്ങൾ ഈ ശിർക്കിന്റെ മതം സ്വീകരിച്ചു വരുന്നതിന്റെ ഫലം അവന്റെ അടുക്കൽ ചെല്ലുമ്പോൾ നിങ്ങൾക്ക് കാണാറാകുമെന്ന ഒരു താക്കീത് അടങ്ങിയിരിക്കുന്നു. ആരാധനകളിൽ പ്രധാനമായത് പ്രാർത്ഥനയാണെന്നും, അല്ലാഹുവിനെയല്ലാതെ ആരാധിച്ചുകൂടാ എന്നതിലടങ്ങിയ പ്രധാന രഹസ്യം ഇന്നതാണെന്നും അടുത്ത വചനങ്ങളിൽ നിന്ന് വ്യക്തമാണ്:-
10:106–107

وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّـٰلِمِينَ

وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ

(106) അല്ലാഹുവിന് പുറമെ, നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളി(ച്ചു പ്രാർത്ഥി)ക്കരുത്. എനി, നീ (അങ്ങനെ) ചെയ്തുവെങ്കിൽ, അപ്പോൾ നിശ്ചയമായും നീ, അക്രമികളിൽപെട്ടവനായിരിക്കും. (107) വല്ല ഉപദ്രവത്തെയും അല്ലാഹു നിനക്ക് ബാധിപ്പിക്കുന്നപക്ഷം, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്ന ഒരുവനുമില്ല; അവൻ നിനക്ക് വല്ല നന്മയും ഉദ്ദേശിക്കുന്നുവെങ്കിലോ, അവന്റെ ദയവിനെ (അഥവാ അനുഗ്രഹത്തെ) തട്ടിക്കളയുന്നവനുമില്ല. തന്റെ അടിയാൻമാരിൽനിന്നും താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് ബാധിപ്പിക്കുന്നു ധ എത്തിക്കുന്നു പ . അവനത്രെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ. (106) വിളിക്കുക (പ്രാർത്ഥിക്കുക)യും ചെയ്യരുത് اللها അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതിനെ നിനക്ക് ഉപദ്രവവും (ദ്രോഹവും) ചെയ്യാത്ത എനി നീ ചെയ്തെങ്കിൽ എന്നാൽ നിശ്ചയമായും നീ ا ً ذ ِ إ എന്നാൽ (അപ്പോൾ അങ്ങനെ ചെയ്താൽ) الظّ അക്രമികളിൽ പെട്ട (വൻ) ആയിത്തീരും. (107) നിന്നെ സ്പർശിച്ചാൽ (നിനക്ക് ബാധിപ്പിച്ചാൽ) ُ َّ اللها അല്ലാഹു വല്ല ഉപദ്രവത്തെയും എന്നാൽ നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന) ഒരാളുമില്ല ُ َ ഴ അതിനെ അവനല്ലാതെ അവൻ നിനക്ക് ഉദ്ദേശിക്കുന്നുവെങ്കിലോ വല്ല നൻമയെ (ഗുണത്തെ)യും എന്നാൽ തട്ടിനീക്കുന്ന (തടുക്കുന്ന---തടയുന്ന) ഒരാളുമില്ല അവന്റെ ദയവിനെ, അനുഗ്രഹത്തെ ي ُ ص ِ يب ُ അവൻ എത്തിക്കും, ബാധിപ്പിക്കുന്നു ب ِ ه ِ അതിനെ അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ അടിയാന്മാരിൽ നിന്ന് و َ ه ُ و َ അവൻ, അവനത്രെ വളരെ പൊറുക്കുന്നവൻ ُ الر ّ َ ح ِ കരുണാനിധി ഇങ്ങിനെയുള്ള യാഥാർത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അല്ലാഹു ല്ലാത്ത ആരെയും, എന്തിനെയും വിളിച്ച് പ്രാർത്ഥിക്കുവാനും, ആരാധിക്കുവാനും പാടില്ലെന്നും, അത് അനീതിയും അക്രമവും നിഷ്ഫലവുമാണെന്നും കൽപിച്ചിരി -ക്കുന്നത്.
10:108–109

قُلۡ يَـٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنَا۠ عَلَيۡكُم بِوَكِيلٖ

وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ وَٱصۡبِرۡ حَتَّىٰ يَحۡكُمَ ٱللَّهُۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ

(108) നീ പറയുക: "ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കൽനിന്ന് നിങ്ങൾക്ക് യഥാർത്ഥം വന്നുകഴിഞ്ഞു. ആകയാൽ, ആർ നേർമാർഗം പ്രാപിച്ചുവോ അവൻ തന്റെ സ്വന്തത്തി(ന്റെ ഗുണത്തി)ന് വേണ്ടി മാത്രമാണ് നേർമാർഗം പ്രാപിക്കുന്നത്. ആർ വഴി പിഴച്ചുപോയോ അവൻ, അതിനെതിരിൽ (ദോഷമായി) മാത്രമാണ് വഴിപിഴക്കുന്നതും. ഞാൻ നിങ്ങളുടെ മേൽ (ഉത്തരവാദം) ഏൽപിക്കപ്പെട്ടവനൊന്നുമല്ല. (109) നിനക്ക് "വഹ്യ്' ധ ദിവ്യസന്ദേശം പ നൽകപ്പെടുന്നതിനെ നീ പിൻപറ്റുകയും ചെയ്യുക: അല്ലാഹു വിധി (കൽപി)-ക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. അവനാകട്ടെ, വിധികർത്താക്കളിൽ വെച്ച് ഏറ്റവും ഉത്തമനത്രെ. (108) ق ُ ل ْ നീ പറയുക മനുഷ്യരേ നിങ്ങൾക്ക് വന്നിട്ടുണ്ട് യഥാർത്ഥം നിങ്ങളുടെ റബ്ബിൽ നിന്ന് അതിനാൽ ആർ നേർമാർഗം പ്രാപിച്ചുവോ, വല്ലവനും സൻമാർഗം സ്വീകരിച്ചാൽ എന്നാൽ അവൻ നേർമാർഗം പ്രാപിക്കുന്നത് അവന്റെ സ്വന്തത്തിന്, ആത്മാവിന് (മാത്രംതന്നെ) ض َ لَّ വഴിപിഴച്ചുവോ, ആരെങ്കിലും വഴി പിഴച്ചാൽ ي َ ض ِ لُّ എന്നാലവൻ വഴി പിഴക്കുന്നത് അതിനെതിരിൽ (മാത്രം---തന്നെ) ഞാനല്ലതാനും നിങ്ങളുടെമേൽ ഒരു ഏറ്റെടുത്തവനും, ഏൽപിക്കപ്പെട്ടവനൊന്നും (109) പിൻപറ്റുകയും ചെയ്യുക വഹ്യ് നൽകപ്പെടുന്നതിനെ നിനക്ക്, നിന്നിലേക്ക് ക്ഷമിക്കുകയും ചെയ്യുക വിധിക്കുന്നതുവരെ ُ َّ اللها അല്ലാഹു و َ ه ُ و َ അവൻ, അവനാകട്ടെ خ َ ير ْ ُ ഉത്തമനാണ്, ഏറ്റവും നല്ലവനാണ് വിധികർത്താക്കളിൽ. ഈ സത്യനിഷേധികളിൽനിന്നുണ്ടാകുന്ന സ്വൈരക്കേടും, അക്രമങ്ങ ളും തൽക്കാലം ക്ഷമാപൂർവ്വം സഹിച്ചുകൊള്ളുക. താമസിയാതെ അല്ലാഹു അവരെ സംബന്ധിച്ച് വേണ്ടുന്ന തീരുമാനവും നടപടിയും എടുക്കുവാൻ പോകുന്നുണ്ട്. അതോടെ അവരെക്കൊണ്ടുള്ള ശല്യം അവസാനിക്കും എന്ന് നബി തിരുമേനി യെയും സത്യവിശ്വാസികളെയും സമാധാനിപ്പിച്ചുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുകയാണ്.