Muhammad Amani Moulavi (d. 1987) · Surah 9 · 129 verses
9:1–2بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ
فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ
ആമുഖം: സൂറതുത്തൗബഃ മദീനയിൽ അവതരിച്ചത് - വചനങ്ങൾ 129 - വിഭാഗം 16 ഈ സൂറത്തിൽ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്താവിക്കുന്നതിൽ നിന്നാണ് ഇതിന് സൂറതുത്തൗബഃ എന്ന് പേർ വന്നത്. സൂറത്തുൽ എന്നും പേരുണ്ട്. ആരംഭ വചനത്തിന്റെ തുടക്കം "ബറാ-അത്ത്' എന്ന വാക്കാണല്ലോ. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട് വേറെയും പേരുകൾ ഇതിന് പറയപ്പെട്ടിട്ടുണ്ട്. സൂറത്ത് മുഴുവനും അല്ലെങ്കിൽ മിക്ക ഭാഗവും ഹിജ്റഃ ഒമ്പതാം കൊല്ലത്തിൽ തബൂക്ക് യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങൾ തിരുമേനി യുദ്ധം കഴിഞ്ഞു മ ടങ്ങുമ്പോഴാണ് അവതരിച്ചതെന്ന് പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കൽപനകൾ വിളംബരപ്പെടുത്തുവാൻ മക്കയിലേക്ക് തിരുമേനി ആളെ അയക്കുകയും ചെയ്തിരുന്നു. എല്ലാ സൂറത്തുകളുടെയും ആരംഭത്തിലുള്ളതുപോലെ ഈ സൂറത്തിന്റെ ആരംഭത്തിൽ, സ്വഹാബികളോ ശേഷമുള്ളവരോ ആരുംതന്നെ അവരുടെ മുസ്വ്ഹഫുകളിൽ "ബിസ്മി' ( الب ِ س ْ ملة ) എഴുതിവന്നിട്ടില്ല. ഇതിന് ചില കാരണങ്ങൾ പറയപ്പെടുന്നു. മറ്റുള്ളവയെപ്പോലെ ഈ സൂറത്തിൽ ബിസ്മി അവതരിച്ചിട്ടില്ല എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്നതാ ണ് ബിസ്മി. ഈ സൂറത്തിലെ പ്രതിപാദ്യവിഷയങ്ങൾ പ്രധാനമായും മുശ്രിക്കുകളുമായുള്ള കർശന നടപടികളെ സംബന്ധിക്കുന്നവയാകുന്നു. അതുകൊണ്ടാണ് ഇതിൽ ബിസ്മി അവതരിക്കാതിരിക്കുവാൻ കാരണമെന്ന് ചിലർ പറയുന്നു. വേറെയും അഭിപ്രായങ്ങൾ കാണാവുന്നതാണ്. و َ الله
(1) (ഇത്) അല്ലാഹുവിൽ നിന്നും, അവന്റെ റസൂലിൽനിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ് ധ ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ് പ : മുശ്രിക്കു ധ ബഹുദൈവ വിശ്വാസി പ കളിൽ നിന്ന് നിങ്ങൾ കരാറു നടത്തിയിട്ടുള്ളവരോട്. (2) ആകയാൽ, (ഹേ, മുശ്രിക്കുകളേ,) നിങ്ങൾ നാലു മാസം ഭൂമിയിൽ (യഥേഷ്ടം) സഞ്ചരിച്ചുകൊള്ളുവിൻ. നിങ്ങൾ അറിയുകയും ചെയ്യുവിൻ: നിങ്ങൾ അല്ലാഹുവിനെ (തോൽപിച്ച്) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും. (1) ഒരു ഒഴിവാണ്, ഒഴിവു പ്രഖ്യാപനമാകുന്നു. َ ن ِ م ِ َّ اللها അല്ലാഹുവിൽനിന്ന് അവന്റെ റസൂലിൽ നിന്നും യാതൊരു കൂട്ടരോട് നിങ്ങൾ കരാർ (ഉടമ്പടി) ചെയ്തവരോട് മുശ്രിക്കുകളിൽ നിന്ന് (2) അതിനാൽ (എനി) നിങ്ങൾ സഞ്ചരിക്കുവിൻ الأر ْ ض ِ في ِ ഭൂമിയിൽ മാസങ്ങൾ നിങ്ങൾ അറിയുകയും ചെയ്യുവിൻ നിങ്ങൾ (ആകുന്നു) എന്ന് غ َ ير ْ ُ അല്ലാത്ത (വർ) കഴിയാതാക്കുന്നവർ, അശക്തമാക്കുന്നവർ (ആകുന്നു) ِ َّ اللها അല്ലാഹുവിനെ اللها അല്ലാഹു (ആകുന്നു) എന്നും അപമാനിക്കുന്നവൻ, നിന്ദിക്കുന്നവൻ അവിശ്വാസികളെ. നബി യും സത്യവിശ്വാസികളും മക്കാ മുശ്രിക്കുകളുടെ മർദ്ദനം -കൊണ്ട് വളരെക്കാലം പൊറുതിമുട്ടി. അവസാനം മദീനയിലേക്ക് ഹിജ്റഃ എന്നിട്ടും അവരുടെ അക്രമങ്ങളും ആക്രമണങ്ങളും നിലച്ചില്ല. തക്കംകിട്ടുമ്പോഴൊക്കെ അവരത് നടത്തിക്കൊണ്ടു തന്നെയിരുന്നു. അങ്ങനെ ബദ്ർ, ഉഹ്ദ്, ഖൻദക്വ് മുതലായ യുദ്ധങ്ങളുണ്ടായി. മദീനയിലെ യഹൂദികളെക്കൊണ്ടുള്ള ശല്യം ഇതിന് പുറമെയും. അവരുമായി നബി സന്ധികൾ നടത്തിയെങ്കിലും അതെല്ലാം ലംഘിക്കുകയും മുശ്രിക്കുകൾക്ക് പിൻതുണ നൽകിക്കൊണ്ട് മുസ്ലിംകളെ കൂടുതൽ അലട്ടുകയുമാണവർ ചെയ്തത്. ഹിജ്റഃ 6-ാം കൊല്ലത്തിൽ മുശ്രിക്കുകളുമായി പ്രസിദ്ധമാ യ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തിൽ തുല്യതയില്ലാത്തവിധം ട ഭാഗത്തുനിന്ന് വിട്ടുവീഴ്ചകൾ അടങ്ങിയതായിരുന്നു പത്തുകൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്രിക്കുകളിൽനിന്ന് സന്ധി ലംഘനമു -ണ്ടായി. അതിനെ തുടർന്ന് ഹിജ്റഃ 8-ാം കൊല്ലത്തിൽ മക്കാ വിജയത്തിന് ആ സന്ധി വഴിതെളിയിച്ചു. അതോടുകൂടി മുശ്രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്ലാമിന്റെ അധീനത്തിൽ വന്നു. എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്രിക്കുകൾ ഇപ്പോഴും തക്കംപാർത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്. നബി യും സ്വഹാബികളും തബൂക്ക് യുദ്ധത്തിന് മദീന വിട്ടുപോയിരുന്ന അവസരത്തിൽ ഇവരുടെ ഭീഷണി -കളും കരാറു ലംഘനങ്ങളും കൂടുതൽ പ്രകടമായി. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് മദീനയിലെ കപടവിശ്വാസികൾ നാട്ടിൽ വലിയ ഭീതി ഉളവാക്കുകയും ചെയ്തു. അങ്ങെ ന, കരാറു വ്യവസ്ഥകൾക്കും സന്ധിനിശ്ചയങ്ങൾക്കും മുശ്രിക്കുകളുടെ പക്കൽ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവർ ഉപയോഗപ്പെടു -ത്തുമെന്നും അനുഭവങ്ങൾ തെളിയിച്ചു. ചുരുക്കത്തിൽ, അവർക്കിടയിൽ സമാധാനപൂർവ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെ - യുള്ള ചുറ്റുപാടിലാണ് ഈ വചനങ്ങളും തുടർന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്. മുശ്രിക്കുകളോടുള്ള പരസ്യമായ ഒരു ഈ വചനങ്ങളും തുടർന്നുള്ള കുറേ വചനങ്ങളും നിലകൊള്ളുന്നത്. വിളംബരം അല്ലാഹു -വിങ്കൽ നിന്നുള്ളതാണെങ്കിലും അത് നടപ്പിൽ വരുത്തുന്നത് നബി മുഖാന്തരമാണല്ലോ. അതുകൊണ്ടാണ് അല്ലാഹുവിൽനിന്നും അവന്റെ റസൂലിൽ നിന്നുമുള്ള ബാധ്യത ഒഴിവാകൽ اللها എന്ന് ആദ്യത്തെ വചനത്തിലും, അല്ലാഹുവിൽനിന്നും അവന്റെ റസൂലിൽനിന്നുമുള്ള അറിയിപ്പ് االله എന്ന് അടുത്ത വചനത്തിലും അതിന്ന് ശീർഷകം നൽകിയിരിക്കുന്നത്. അക്കാലത്ത് അറേ ബ്യ മുഴുവനും പരസ്യപ്പെടുത്തേണ്ടതുള്ള വല്ല കാര്യവും വിളംബരപ്പെടുത്തുവാ ൻ ഹജ്ജ് സമയത്തെപ്പോലെ ഉതകുന്ന മറ്റൊരവസരവും ഉണ്ടായിരുന്നില്ല. അത് അടുത്ത വചനത്തിൽ കാണുന്ന പ്രകാരം ഈ വിളംബരം ഹജ്ജ് ദിവസം പ്രഖ്യാപനം ചെ യ്വാൻ ആജ്ഞാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തെ സംബന്ധിക്കുന്ന ഹദീഥുകളും രിവായത്തുകളും പലതും കാണാം. അവയുടെ രത്നച്ചുരുക്കം ഇപ്രകാരമാകുന്നു: ഹിജ്റഃ 9-ാം കൊല്ലത്തിൽ, തബൂക്ക് യുദ്ധം കഴിഞ്ഞു വന്നശേഷം, നബി ഹജ്ജിന് മക്കയിലേക്ക് പോകുവാൻ ആഗ്രഹിച്ചു. പക്ഷേ, മുശ്രിക്കുകളും ഹജ്ജിൽ പങ്കെടുക്കുമായിരുന്നതുകൊണ്ട് തിരുമേനി പോകാതിരിക്കുകയാണുണ്ടായത്. അക്കൊല്ലം ഹജ്ജിന്റെ അമീറായി (നേതാവായി) നബി അബൂബക്ർ സ്വിദ്ദീക്വ് (റ) നെ അയച്ചു. നൂറുകണക്കിൽ മുസ്ലിംകളും അദ്ദേഹമൊന്നിച്ചു പോയിരുന്നു. അബൂബക്ർ (റ) പുറപ്പെട്ടുപോയിക്കഴിഞ്ഞശേഷം ഈ വചനങ്ങളെ ഹജ്ജിൽ വിളംബരപ്പെടുത്തുവാൻ പിന്നാലെ അലി (റ) യെയും നബി അയക്കുകയുണ്ടായി. എനിക്കുവേണ്ടി വിളംബരം നടത്തുന്ന ആൾ എന്റെ കുടുംബത്തിൽ ഒരാളായിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നബി അദ്ദേഹത്തെ അയച്ചത് ( ) . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, മറ്റു ചിലരുംകൂടി അക്കൊല്ലത്തെ ഹജ്ജ് മഹാസമ്മേളനത്തിൽ വെച്ച് ദുൽഹജ്ജ് മാസം പത്തിന് ഈ സൂറത്തിന്റെ ആദ്യം മുതൽക്കുള്ള ഏതാനും വചനങ്ങൾ (മുപ്പതോ നാൽപതോ വചനങ്ങൾ) വിളം -ബരം ചെയ്തു. അതോടൊപ്പംതന്നെ, അടുത്തകൊല്ലം മുതൽ മുശ്രിക്കുകളാരും ഹജ്ജിനു വരരുതെന്നും, മേലിൽ ആരും നഗ്നരായി "ത്വവാഫ്' ( പ്രദക്ഷിണം) ചെയ്യരുതെന്നും പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെതെ ന്ന ഈ രണ്ടു കാര്യങ്ങളും ഹജ്ജിൽ പ്രഖ്യാപനം ചെയ്വാൻ അബൂബക്ർ (റ) ഏൽപിക്കെ പ്പട്ടിരുന്നുവെന്നും, അലി (റ) യുടെ വിളംബരത്തിലും ഇത് രണ്ടും ഉൾപ്പെട്ടിരുന്നുവെന്നും താഴെ ഉദ്ധരിക്കുന്ന അബൂഹുറയ്റഃ (റ) യുടെ ഹദീഥിൽനിന്നും വ്യക്തമാകുന്നു. ഈ വചനങ്ങളിലടങ്ങിയ ആശയങ്ങളെ വിവരിക്കുന്ന മദ്ധ്യെ ഇബ്നു ക ഥീർ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "ഈ വചനത്തി (ന്റെ വ്യാഖ്യാനത്തി) ൽ വ്യാഖ്യാതാക്കൾക്ക് വളരെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒരു വിഭാഗം ആളു -കൾ പറയുന്നു: ( ) ഇങ്ങിനെയുള്ള ഉത്തരവാദപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുവാൻ്ര പതിനിധിയെ അയക്കുമ്പോൾ, ആ പ്രതിനിധി അയാളെ അയക്കുന്ന ആളുടെ അടുത്ത ബന്ധു -വായിരിക്കണമെന്നുള്ളത് അറബികളുടെ ഇടയിൽ അംഗീകരിക്കെ പ്പട്ട ഒരു പതിവായിരുന്നു. കാലാവധി നിർണയിക്കപ്പെട്ടിട്ടില്ലാത്തവരെയോ, നാലു മാസക്കാലത്തിനു താഴെ അവധി നിശ്ചയിക്കപ്പെട്ടവരെയോ സംബന്ധിച്ചാണ് ഈ വചനം. അവർക്ക് നാ ലു മാസംവരെ അവധി നൽകപ്പെടുന്നതാണ്. അവധി നിർണയിച്ചുകൊണ്ടുള്ള കരാറുകാർക്ക് അവരുടെ അവധിക്കാലം തീരുന്നതുവരെയും അവധി നൽകപ്പെടും. വർക്ക് അവരുടെ അവധി പൂർത്തിയാക്കിക്കൊടുക്കണമെന്ന് (നാലാം വചനത്തിൽ) പ റയുന്നുണ്ടല്ലോ. ഇപ്രകാരം ഹദീഥിലും വന്നിരിക്കുന്നു. ഇതാണ് ആ അഭിപ്രായങ്ങളിൽ വെച്ച് ഏറ്റവും നല്ല അഭിപ്രായം. ഇബ്നു ജരീറും (റ) ഇതാണ് നല്ലതായി അഭിപ്രായ -പ്പെട്ടിരിക്കുന്നത്. വേറെ പലരിൽ നിന്നും ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.' രണ്ടാമത്തെ ആയത്തിന്റെ അവസാനഭാഗം മുശ്രിക്കുകൾക്കുള്ള താക്കീതാണെന്ന് പറയേണ്ടതില്ല. ഈ പ്രഖ്യാപനം കഴിഞ്ഞത് മുതൽക്കുതന്നെ ആ താക്കീ -തിന്റെ ഫലം അവർ അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്.
9:3–4وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ
إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ثُمَّ لَمۡ يَنقُصُوكُمۡ شَيۡـٔٗا وَلَمۡ يُظَٰهِرُواْ عَلَيۡكُمۡ أَحَدٗا فَأَتِمُّوٓاْ إِلَيۡهِمۡ عَهۡدَهُمۡ إِلَىٰ مُدَّتِهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ
(3) അല്ലാഹുവിൽനിന്നും, അവന്റെ റസൂലിൽനിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്റെ ദിവസത്തിൽ മനുഷ്യരോട് (പൊതുവിൽ). അല്ലാഹുവും അവന്റെ റസൂലും മുശ്രിക്കുകളിൽനിന്ന് (ബാദ്ധ്യത) ഒഴിവായവരാണെന്ന്. എന്നാൽ, (മുശ്രിക്കുകളേ) നിങ്ങൾ പശ്ചാത്തപിച്ചാൽ, അത് നിങ്ങൾക്ക് ഉത്തമമായിരിക്കും; നിങ്ങൾ തിരിഞ്ഞുകളഞ്ഞാൽ നിങ്ങൾ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിൻ. അവിശ്വസിച്ചവർക്ക് (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (4) (പക്ഷേ) മുശ്രിക്കുകളിൽനിന്ന് നിങ്ങൾ കരാറ് നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട് (അതിൽ) നിങ്ങളോട് യാതൊന്നും അവർ പോരായ്മ വരുത്തിയിട്ടുമില്ല. നിങ്ങൾക്കെതിരിൽ ഒരാൾക്കും അവർ പിൻതുണ നൽകിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോൾ, അവർക്ക് അവരുടെ കാലം (അവധി) വരേക്ക് അവരുടെ കരാറ് നിങ്ങൾ പൂർത്തിയാക്കുവിൻ. നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (3) ഒരു അറിയിപ്പു (പ്രഖ്യാപനവു) മാണ് َ ن ِ م ِ َّ اللها അല്ലാഹുവിൽനിന്ന് അവന്റെ റസൂലിൽനിന്നും الن മനുഷ്യരിലേക്ക്, ജനങ്ങളോട് ഹജ്ജിന്റെ ദിവസം الأك ْ بر َ ِ വലിയതായ (മഹത്തായ) َّ ن َ أ َ َّ اللها അല്ലാഹു (ആണ്) എന്ന് ب َ ر ِ يء ٌ ഒഴിവായവനാണ് (എന്ന്) മുശ്രിക്കുകളിൽനിന്ന് അവന്റെ റസൂലും എന്നാൽ നിങ്ങൾ പശ്ചാത്തപിക്കുന്നപക്ഷം ف َ ه ُ و َ അപ്പോൾ അത് നിങ്ങൾക്ക് ഉത്തമമാകുന്നു നിങ്ങൾ തിരിഞ്ഞുകളയുന്നപക്ഷം നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ നിങ്ങൾ (ആകുന്നു) എന്ന് അസാദ്ധ്യമാക്കാത്തവർ, അശക്തമാക്കുന്നവരല്ല (എന്ന്) ِ َّ اللها അല്ലാഹുവിനെ ِ ِّ و സന്തോഷമറിയിക്കുകയും ചെയ്യുക അവിശ്വസിച്ചവരോട് ശിക്ഷയെപ്പറ്റി ٍ ഖ أ َ ل ِ വേദനപ്പെട്ട (വേദനയേറിയ) (4) إ ِ لا ഒഴികെ നിങ്ങൾ കരാർ നടത്തിയിട്ടുള്ളവർ മുശ്രിക്കുകളിൽ നിന്ന് َ ّ ُ ഘ പിന്നീട് അവർ നിങ്ങൾക്ക് ചുരുക്കി (നിങ്ങളോട് കുറവുവരുത്തി) യിട്ടില്ല യാതൊന്നും അവർ പിന്തുണ നൽകിയിട്ടുമില്ല നിങ്ങൾക്കെതിരിൽ ഒരാൾക്കും എന്നാൽ (അപ്പോൾ) നിങ്ങൾ പൂർത്തിയാക്കുവിൻ അവരിലേക്ക്, അവരോട് അവരുടെ കരാർ അവരുടെ കാലംവരെ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും സൂക്ഷ്മത പാലിക്കുന്നവരെ. بربر بر َ ََ َ ال الال (മഹത്തായ ഹജ്ജിന്റെ ദിവസം) ദുൽഹജ്ജ് ഒമ്പതാം ദിവസമായ അറഫാ ദിനത്തെ ഉദ്ദേശിച്ചും, പത്താം ദിവസമായ പെരുന്നാൾ ദിനത്തെ ഉദ്ദേശിച്ചും, തുടർന്നുള്ള മൂന്നു ദിവസങ്ങളായ "അയ്യാമുത്തശ്രീക്വി'നെ ഉദ്ദേശി ച്ചും ഉപയോഗിക്കപ്പെടാറുണ്ട്. ചിലപ്പോൾ, ഹജ്ജുകാലത്തെ പൊതുവിൽ ഉദ്ദേശിച്ചും പറയപ്പെടും. പക്ഷേ, വിളംബരം നടത്തപ്പെട്ടത് പെരുന്നാൾ ദിവസമായിരുന്നുവെന്ന് ഹദീഥിനാൽ സ്ഥിരപ്പെട്ടിരിക്കകൊണ്ട് ആ ദിവസമാണിവിടെ ഉദ്ദേശ്യമെന്നു മനസ്സിലാക്കാം. ഹജ്ജിന്റെ വിശേഷണമായി بربر بر َ ََ َ (ഏറ്റവും വലുതായ - അഥവാ മഹത്തായ) എന്ന് വിശേഷിപ്പിച്ചതിന് പലരും പല കാരണങ്ങൾ പറഞ്ഞുകാണുന്നു: ഉംറഃ കർമത്തെപ്പറ്റി ചെറിയ ഹജ്ജ് لالا لا الا الاالا الا എന്ന് പറയപ്പെടാറുള്ളതുകൊണ്ട് അതല്ല ഉദ്ദേശ്യമെന്ന് വ്യ ക്തമാക്കുവാനാണെന്നും, ഹജ്ജിന്റെ പ്രധാന കർമങ്ങൾ നടക്കുകയും ജനങ്ങളെല്ലാം മിനായിൽ ഒരുമിച്ചുകൂടുകയും ചെയ്യുന്നത് പെരുന്നാൾ ദിവസമാ -യതുകൊണ്ട് അതാണിവിടെ ഉദ്ദേശിച്ചതെന്നും മറ്റുമാണ്. ഏതായാലും-ഇക്കാലത്ത് ചിലർ ധരി -ച്ചുവശായതുപോലെ - അറഫാദിവസം വെള്ളിയാഴ്ചയായി വരുന്ന കൊല്ലങ്ങളിലെ ഹജ്ജിനുള്ള ഒരു പ്രത്യേക നാമമോ, വിശേഷണമോ അല്ല "ഹജ്ജുൽ അക്ബർ ( بربر بر َ ََ َ ال الال എന്ന വാക്ക്. ഈ വചനങ്ങളിലടങ്ങിയ പ്രഖ്യാപനങ്ങളുടെ രത്നച്ചുരുക്കം ഇങ്ങിനെ പറയാം: (1) നബി യും മുശ്രിക്കുകളുമായുള്ള കരാർ വ്യവസ്ഥകൾ ഇതോടെ അവസാനിച്ചു. (2) കഴിഞ്ഞുപോയ തെറ്റുകളിൽനിന്നും ലംഘനങ്ങളിൽനിന്നും പശ്ചാത്തപിച്ചു മടങ്ങിയാൽ അതവർക്ക് ഗുണമായിത്തീരും. അല്ലാത്തപക്ഷം അതിന്റെ ഫലം (ഇഹത്തിലും, പരത്തിലും) അവർ അനുഭവിക്കേണ്ടിവരും. അതിൽനിന്ന് രക്ഷപ്പെടുവാൻ അവർക്ക് സാദ്ധ്യമാകുക ഇല്ലതന്നെ. "പശ്ചാത്തപിച്ചു മടങ്ങുക' എന്നതുകൊണ്ടുദ്ദേശ്യം ഇസ്ലാമിനെ സ്വീകരിക്കുക എന്നായിരിക്കും. കാരണം, ഇസ്ലാമിൽ പ്ര വേശിക്കാത്ത മുസ്ലിംകളുടെ രക്ഷയിൽ വർത്തിക്കുവാൻ അപേക്ഷിക്കുന്നവരെപ്പറ്റി 6-ാം വചനത്തിൽ പ്രത്യേകം വിവരിക്കുന്നുണ്ട്. (3) മുസ്ലിംകളുമായി വല്ല കരാറും നിലവിലുണ്ടായിരി -ക്കുകയും, അതിൽ വിഘ്നം വരുത്തുകയോ, മുസ്ലിംകൾക്കെതിരായി ശത്രുക്കളെ സഹായിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവർ മാത്രം ഇതിൽനിന്ന് ഒഴിവാകുന്നു. അവരെ സംബന്ധിച്ചിടത്തോളം മുമ്പ് പറഞ്ഞ നാലുമാസങ്ങളുടെ അവധിയുടെ കണക്കില്ല. അവരുമായുള്ള കരാറിൽ നിശ്ചയിച്ച അവധി തീരുന്നതുവരെ അത് പാലിക്കുക തന്നെ ചെയ്യും. അബൂഹുറയ്റഃ (റ) പ്രസ്താവിച്ചതായി ഹുമൈദ്ബ്നു അബ്ദിർ റഹ്മാൻ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ആ ഹജ്ജിൽ വെച്ച് അക്കൊല്ലത്തിനുശേഷം ഒരു മുശ്രിക്കും ഹജ്ജ് ചെയ്യരുതെന്നും, നഗ്നരായി ആരും "ത്വവാഫ്' ചെയ്യരുതെന്നും ബലിപെരുന്നാൾ ദിവസം മിനായിൽ പ്രഖ്യാപനം ചെയ്യുന്നവരുടെ കൂട്ടത്തിൽ അബൂബക്ർ (റ) എന്നെയും അയച്ചിരുന്നു.' (നിവേദകനായ) ഹുമൈദ് പറയുകയാണ്: " പിന്നീട് റസൂൽ അലിയ്യുബ്നു അബീത്വാലിബ് (റ) നെയും "ബറാ-അത്ത്' പ്രഖ്യാപനത്തിനായി പിന്നാലെ അയച്ചു. അബൂഹുറയ്റഃ (റ) തുടർന്നുപറഞ്ഞു: "അങ്ങനെ, അലിയും ത ങ്ങളൊന്നിച്ചു ബലിപെരുന്നാൾ ദിവസം മിനായിലെ ജനങ്ങളിൽ "ബറാ-അത്തും', ക്കൊല്ലത്തിനുശേഷം മുശ്രിക്കുകൾ ഹജ്ജ് ചെയ്യരുതെന്നും, നഗ്നന്മാർ ത്വവാഫ് ചെയ്യരുതെന്നും വിളംബരം നടത്തി.' (ബുഖാരി)
9:5فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٖۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
(5) അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങൾ കഴിഞ്ഞുപോയാൽ, മുശ്രിക്കുകളെ നിങ്ങൾ വധിക്കുവിൻ, അവരെ കിട്ടിയേടത്തുവെച്ച്. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവർക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിൻ. എനി, അവർ പശ്ചാത്തപിക്കുകയും, നമസ്കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുന്നപക്ഷം (അവർക്ക്) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിൻ. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്. കരുണാനിധിയാണ്. (5) അങ്ങിനെ കഴിഞ്ഞാൽ الأش ْ ه ُ ر ُ (ആ) മാസങ്ങൾ നിഷിദ്ധമായ, പരിപാവനമായ നിങ്ങൾ വധിക്കുവിൻ, കൊല്ലുവിൻ മുശ്രിക്കുകളെ ح َ ي ْ ث ُ ഇടത്തിൽ, വിധത്തിൽ നിങ്ങൾക്ക് അവരെ കിട്ടിയ, നിങ്ങൾ കണ്ടെത്തിയ അവരെ നിങ്ങൾ പിടിക്കുകയും ചെയ്യുവിൻ അവരെ നിങ്ങൾ ഉപരോധിക്കുകയും ചെയ്യുവിൻ നിങ്ങൾ ഇരിക്കുകയും ചെയ്യുവിൻ ْ ُ , ل َ അവർക്കായി لَّ എല്ലാ പതിസ്ഥലത്തും, നിരീക്ഷണ സ്ഥാനത്തും എനി (എന്നാൽ) അവർ പശ്ചാത്തപിച്ചെങ്കിൽ അവർ നിലനിറുത്തുകയും الص َّ لاة َ നമസ്കാരം അവർ കൊടുക്കുകയും الز ّ َ ك َ اة َ സക്കാത്ത് എന്നാൽ നിങ്ങൾ ഒഴിവാക്കുവിൻ അവരുടെ വഴി, മാർഗം َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ر َ ح ِ കരുണാനിധിയാണ്. الأشه ُ ر ُ الح ُ ر ُ م (യുദ്ധം നിഷിദ്ധമായ മാസങ്ങൾ) കൊണ്ട് ഇവിടെ ഉദ്ദേശ്യമെന്താണെ ന്നുള്ളതിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. (1) യുദ്ധം നിഷിദ്ധമായ ദുൽക്വ-അ്ദഃ, ദുൽഹിജ്ജഃ, മുഹർറം എന്നിവയും റജബുംകൂടി നാലു മാസങ്ങൾ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് മുമ്പ് കരാർ നിലവിലില്ലാത്ത മുശ്രിക്കുകളോട് പ്രഖ്യാപനം നടന്നത് മുതൽ അടുത്ത മുഹർറം കഴിയുന്നതുവരെ നടപടിയൊന്നും ല്ലന്നും, മുഹർറം പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷംമേൽപറഞ്ഞ നടപടികൾ അവരോട് സ്വീകരിക്കണമെന്നുമായിരിക്കും ആയത്തിന്റെ ഉദ്ദേശ്യം. (2) യുദ്ധം നിഷിദ്ധമായ ആ മാസങ്ങളല്ല ഇവിടെ ഉദ്ദേശ്യം. കഴിഞ്ഞ വച -നങ്ങളിൽ നാലുമാസം ഭൂമിയിലൂടെ സഞ്ചരിച്ചുകൊള്ളുക. എന്ന് മുശ്രിക്കുകളോടും അവർക്ക് അവരുടെ കരാറു പൂർത്തിയാക്കി -ക്കൊടുക്കുക എന്ന് മുസ്ലിംകളോടും പറഞ്ഞ ആ കാലമാണുദ്ദേശ്യം. ഇതനുസരിച്ച് ഈ പ്രഖ്യാപനത്തിനുശേഷം അതാത് കൂട്ടർക്ക് അനുവദിക്കപ്പെട്ടതും അവരോട് യുദ്ധം നടത്തുവാൻ പാടില്ലാത്തതുമായ ആ മാസങ്ങൾ കഴിയുന്നതുവരെ അവരോട് ഒരു നടപടിയും എടുക്കേണ്ടതില്ലെന്നും, അത് കഴിഞ്ഞാൽ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷംമേൽപറഞ്ഞ നടപടികൾ സ്വീകരിക്കണമെന്നുമായിരിക്കും ഉദ്ദേശ്യം. ഈ അഭിപ്രായത്തിനാണ് ഇബ്നുകഥീർ (റ) മുൻഗണ ന നൽകിയിരിക്കുന്നത്. മുജാഹിദ്, ഇബ്നു ഇസ്ഹാക്വ്, ക്വത്താദഃ, സുദ്ദീ (റ) എന്നിവരുടെയും അഭിപ്രായം അതാണെന്നും, സന്ദർഭംകൊണ്ടു മനസ്സിലാകുന്നത് ഇതാണെന്നും, യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളെ സംബന്ധിച്ച വിധി ഈ സൂറത്തിൽ തന്നെ (36-ാം വചനത്തിൽ) പ്രത്യേകം താഴെ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. കരാറു പ്രകാരം യുദ്ധ നടപടിയെടുക്കുവാൻ പാടില്ലാത്ത ആ മാ സങ്ങൾ കഴിഞ്ഞതിനുശേഷം അവർ പശ്ചാത്തപിക്കാതെ പഴയപടി തന്നെ തുടരുകയാണെങ്കിൽ അവരുടെ നേരെ സ്വീകരിക്കേണ്ടുന്ന നടപടികൾ ഇവയാകുന്നു: (1) കിട്ടിയേടത്തുവെച്ചു കൊലപ്പെടുത്തുക. (2) പിടിച്ചു ബന്ധനത്തിലാക്കുക. ബന്ധനത്തിലാക്കുന്നതു സംബന്ധി സൂറത്തുൽ അൻഫാൽ 67-ാം വചനത്തിൽ പ്രസ്താവിച്ച ആക്ഷേപം ഇപ്പോൾ നിലവിലില്ല. മുസ്ലിംകൾക്ക് ശക്തിയും പ്രതാപവും വന്നുകഴിഞ്ഞിരിക്കുകയാണേ ല്ലാ. (3) ഉപരോധം ചെയ്യുക. അവർ കോട്ടക്കകത്തോ മറ്റോ പ്രവേശിച്ചു രക്ഷപ്പെടുന്നപക്ഷം അവർ പുറത്തുവന്ന് കീഴൊതുങ്ങാൻ നിർബന്ധിതരാകുമാറ് ഉപരോധം ഏർപ്പെടുത്തണമെന്നു സാരം. (4) തക്കവും തരവുംനോക്കി എല്ലാ മർമ സ്ഥാനങ്ങളിലും പതിയിരുന്നുകൊണ്ട് അവരെ സ്വൈരവിഹാരം കൊള്ളുവാൻ അവനുവദിക്കാതിരിക്കുക . അക്കാലത്ത് ശത്രു വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന യുദ്ധ നയങ്ങളാണിതെല്ലാം. ഈ പ്രഖ്യാപനം കഴിഞ്ഞ ശേഷവും ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നപക്ഷം അതുവരെ അവർ ചെയ്ത അക്രമങ്ങളുടെയോ പരിൽ യാതൊരു നടപടിയും എടുക്കുകയില്ല. പശ്ചാത്തപിക്കുക എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ശിർക്കിൽ നിന്ന് പിൻമാറി ഇസ്ലാമിനെ അംഗീകരിക്കുക എന്നാകുന്നു. പേ ക്ഷ, ഇസ്ലാമിന്റെ മുദ്രാവാക്യങ്ങളായ ശഹാദത്തു കലിമകൾ നാവുകൊണ്ട് പറഞ്ഞാൽ മാത്രം പോരാ, അത് പ്രവർത്തനംകൊണ്ട് തെളിയിക്കുകയും വേണം. അതായത് ശാ രീരികമായി ഏറ്റവും വലിയ നിർബന്ധ കടമയായ നമസ്കാരം നിലനിറുത്തിപ്പോരുക യും, ധനപരമായി ഏറ്റവും വലിയ കടമയായ സക്കാത്ത് കൊടുക്കുകയും വേണം. അതവർ ചെയ്താൽ മുസ്ലിംകൾക്കുള്ള എല്ലാ പൗരാവകാശങ്ങൾക്കും അവർ അർഹരായിത്തീരുന്നു. പ്രസിദ്ധമായ ഒരു ഹദീഥിൽ നബി ഈ തത്വം ഇങ്ങനെ വ്യക്തമാക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യപ്പെടുത്തുകയും നമസ്കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നത് വരെ മനുഷ്യരോട് യുദ്ധം ചെയ്യാൻ നിന്നോട് കൽപിക്കപ്പെട്ടിരി -ക്കുന്നു. അതവർ ചെയ്താൽ അവരുടെ രക്തങ്ങളും, സ്വത്തുക്കളും എന്നിൽനിന്നും അവർ കാ ത്തുരക്ഷിച്ചു: (മറ്റു കുറ്റകൃത്യങ്ങൾ കാരണം) ഇസ്ലാമിക നിയമമനുസരിച്ചു (നടപടി) വേണ്ടി വന്നാലല്ലാതെ. (മറ്റു നിലക്കുള്ള) അവരുടെ വിചാരണ (അഥവാ കൃത്യമായ കണക്ക് പരിശോധന) അല്ലാഹുവിന്റെ ബാധ്യതയാണ്'. (ബു.മു.) ഇപ്രകാരം ഇസ്ലാമിൽ പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ ഇസ്ലാമിന്റെ മുറപ്രകാരമുള്ള ശാസനകളൊന്നും നിഷേധിക്കുവാൻ അവർക്കു പാടില്ല. നിഷേധിച്ചാൽ അതിന്റെ പേരിൽ അവരോട് നിയമാനുസൃതമായ നടപടി എടുക്കുക തന്നെ ചെയ്യും എന്ന് സാരം. ഈ തത്വത്തെ അടി -സ്ഥാനമാക്കിയാണ്, നബി യുടെ വിയോഗാനന്തരം. മേലിൽ തങ്ങൾ സക്കാത്ത് കൊടുക്കുകയില്ലെന്ന് ശഠിച്ചവരോട് ഒന്നാം ഖലീഫഃ അബൂബക്ർ (റ) യുദ്ധം നടത്തിയത്.
9:6وَإِنۡ أَحَدٞ مِّنَ ٱلۡمُشۡرِكِينَ ٱسۡتَجَارَكَ فَأَجِرۡهُ حَتَّىٰ يَسۡمَعَ كَلَٰمَ ٱللَّهِ ثُمَّ أَبۡلِغۡهُ مَأۡمَنَهُۥۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡلَمُونَ
(6) (നബിയേ) മുശ്രിക്കുകളിൽ നിന്ന് ഏതെങ്കിലും ഒരാൾ നിന്നോട് രക്ഷ (അഭയം) തേടിയെങ്കിൽ, അവൻ അല്ലാഹുവിന്റെ വചനം കേൾക്കുന്നതുവരെ അവന് രക്ഷ (അഭയം) നൽകുക. പിന്നെ, അവനെ അവന്റെ അഭയസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അത് അവർ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത് കൊണ്ടത്രെ. (6) വല്ല ഒരുവനും (ഏതെങ്കിലും ഒരാൾ) എങ്കിൽ മുശ്രിക്കുകളിൽ നിന്ന് നിന്നോട് രക്ഷ (അഭയംകാവൽ) തേടി (യെങ്കിൽ) എന്നാലവന് രക്ഷ (അഭയംകാവൽ) നൽകുക അവൻ കേൾക്കുവാൻ വേണ്ടി, കേൾക്കുന്നതുവരെ َ ملا َ ك ِ َّ اللها അല്ലാഹുവിന്റെ വചനം َ ّ ُ ജ പിന്നീട് അവനെ എത്തിച്ചുകൊടുക്കുക അവന്റെ അഭയ (സമാധാന) സ്ഥാനത്ത് ذ َ ل ِ ك َ അത് (കാരണം) അവർ (ആണ്) എന്നുള്ളതുകൊണ്ടാണ് ق َ و ْ م ٌ ഒരു ജനതയാണ് (എന്നുള്ളത്) അവർക്കറിഞ്ഞുകൂടാ. മുസ്ലിംകളുമായി കരാറുകളൊന്നും നിലവിലില്ലാത്തവ രും കണ്ടേടത്തുവെച്ചു വധിക്കപ്പെടുവാൻ അനുവദിക്കപ്പെട്ടവരുമായ മുശ്രിക്കുകളായിരുന്നാൽപോലും, അവരിൽ ആരെങ്കിലും ക്വുർ-ആൻ കേട്ടു മനസ്സിലാക്കുവാൻ ഉദ്ദേശിച്ചു മുസ്ലിംകളെ സമീപിച്ചാൽ, അവർക്ക് അഭയം നൽകുകയും അവർക്ക് ക്വുർ-ആൻ കേൾപ്പിച്ചുകൊടുക്കുകയും ചെയ്യണം. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, പിന്നീട് അവരുടെ അഭയസ്ഥാനത്ത്നാട്ടിലും ജനങ്ങളിലും സുരക്ഷിതമായി എത്തിച്ചുകൊടുക്കുകയും ചെയ്യണം എന്ന് അല്ലാഹു കൽപിക്കുന്നു. ക്വുർ-ആൻ കേൾക്കുക എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷ ഇസ്ലാമിനെപ്പറ്റി സാമാന്യമായെങ്കിലും അവർ പഠിക്കുക എന്നാകു ന്നു. അറബികളെ സംബന്ധിച്ചിടത്തോളം അന്ന് അവർക്ക് ക്വുർ-ആൻ കേട്ടാൽതന്നെ അതിന്റെ ആശയം ശരിക്ക് മനസ്സിലാക്കുവാൻ പ്രയാസമില്ലല്ലോ. സത്യം ഗ്രഹിച്ചിട്ടും സത്യ -വിശ്വാസം സ്വീകരിക്കാതെ, മർക്കടമുഷ്ടിയോടെ കഴിയുന്ന പലരും മുശ്രിക്കുകളിൽ ഉണ്ടാവാമെങ്കിലും മുശ്രിക്കുകൾ പൊതുവെ ഇസ്ലാമിനെപ്പറ്റി വേണ്ടതുപോലെ അറിയാത്തവരായിരിക്കും. അതുകൊണ്ടാണ് അവർക്ക് അഭയം നൽകണമെന്നും, ക്വുർ-ആൻ കേൾപ്പിക്കണമെന്നും കൽപിച്ചതെന്നുകൂടി അല്ലാഹു ഉണർത്തുന്നു. ഇസ്ലാമിനെപ്പറ്റി മ നസ്സിലാക്കുവാൻ വരുന്നവരെ ഏതു പരിതഃസ്ഥിതിയിലും സ്വാഗതം ചെയ്യണമെന്നും, അതി -നുവേണ്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കണമെന്നുമാണ് ഇതിൽനിന്ന് വ്യക്ത -മാകുന്നത്. പല സന്ദർഭങ്ങളിൽ ഓരോ ആവശ്യാർത്ഥം മുശ്രിക്കുകളായ ആളുക ൾ നബി യുടെ അടുക്കൽ വന്നപ്പോൾ, അവിടുന്ന് അവരോട് സമാധാനപൂർ വ്വം പെരുമാറുകയും, ചിലർക്ക് ഇസ്ലാമിനെക്കുറിച്ചു മനസ്സിലാക്കുവാൻ അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത ചില സംഭവങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇബ്നു കഥീർ (റ) പറയുന്നു: "ശത്രു നാട്ടിൽ നിന്ന് ഇസ്ലാമിന്റെ നാട്ടിലേക്ക് വല്ല ദൗത്യവും നിർവ്വഹി -ക്കുവാൻ വേണ്ടിയോ, കച്ചവടത്തിനുവേണ്ടിയോ, വല്ല കരാറും ആവശ്യപ്പെട്ടുകൊണ്ടോ , കപ്പം അടച്ചുതീർക്കുവാൻ വേണ്ടിയോ, അല്ലെങ്കിൽ അതുപോലെയുള്ള ഏതെങ്കിലും ആവശ്യ -ത്തിനു വേണ്ടിയോ വല്ലവരും വന്നു ഭരണാധികാരിയോടോ, അദ്ദേഹത്തി ന്റെ പ്രതിനിധിയോടോ അഭയം ആവശ്യപ്പെട്ടാൽ, അയാൾ ഇസ്ലാമിന്റെ നാട്ടിൽ സ്ഥിതി ചെയ്യു -മ്പോഴും, അയാളുടെ അഭയസ്ഥാനത്തേക്കും നാട്ടിലേക്കും മടങ്ങിപ്പോകുന്നതുവരെയും അയാൾക്ക് അഭയം നൽകേണ്ടതാണ്. പക്ഷേ, ദീർഘകാലമോ, ആവശ്യത്തിലധികം കാലമോ അവരെ അവിടെ താമസിക്കുവാൻ അനുവദിക്കുന്നത് നല്ലതല്ലെന്നും , പല അനർത്ഥങ്ങൾക്കും അത് കാരണമാവാനിടയുണ്ടെന്നും പറയേണ്ടതില്ല. വിഭാഗം - 2
9:7كَيۡفَ يَكُونُ لِلۡمُشۡرِكِينَ عَهۡدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِۖ فَمَا ٱسۡتَقَٰمُواْ لَكُمۡ فَٱسۡتَقِيمُواْ لَهُمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ
(7) എങ്ങിനെയാണ് (ആ) മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ അടുക്കലും, അവന്റെ റസൂലിന്റെ അടുക്കലും ഒരു കരാർ (നിലവിൽ) ഉണ്ടാകുന്നത്? നിങ്ങൾ "മസ്ജിദുൽ ഹറാമി"ന്റെ അടുക്കൽ വെച്ചു കരാറു നടത്തിയവർക്കല്ലാതെ! എന്നാൽ, അവർ നിങ്ങളോട് ചൊവ്വിനു നിലകൊള്ളുമ്പോൾ, നിങ്ങൾ അവരോടും ചൊവ്വിനു നിലകൊള്ളുവിൻ. നിശ്ചയമായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (7) എങ്ങിനെ ഉണ്ടായിരിക്കും, ഉണ്ടാകും മുശ്രിക്കുകൾക്ക് ع َ ه ْ د ٌ ഒരു കരാർ, വല്ല ഉടമ്പടിയും اللها അല്ലാഹുവിന്റെ അടുക്കൽ അവന്റെ റസൂലിന്റെ അടുക്കലും لاധا യാതൊരു കൂട്ടരൊഴികെ, ഒരു കൂട്ടർക്കല്ലാതെ നിങ്ങൾ കരാർ (സന്ധി) നടത്തിയ മസ്ജിദുൽ ഹറാമിന്റെ അടുക്കൽവെച്ചു എന്നാൽ അവർ ചൊവ്വിനു (നേർക്കുനേരെ) നിലകൊള്ളുമ്പോൾ ُ م ْ ബ ل َ നിങ്ങളോട് നിങ്ങൾ (നിങ്ങളും) ചൊവ്വിനു നിലകൊള്ളുവിൻ ْ ُ , ل َ അവരോട് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ي ُ ح ِ ب ُّ ഇഷ്ടപ്പെടുന്നു; സ്നേഹിക്കും സൂക്ഷ്മത പാലിക്കുന്നവരെ. നാലുമാസം കഴിഞ്ഞാൽ സന്ധിയില്ലാ സമരം നടത്തുമെന്ന് പ്രഖ്യാപി -ക്കപ്പെട്ട ആ മുശ്രിക്കുകളെപ്പറ്റിയാണ് പറയുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഒരു കരാറും നടത്തപ്പെടുവാനുള്ള യാതൊരു അർഹതയും അവർക്കി ല്ല. അവരുടെ ഇതപര്യന്തമുള്ള ചെയ്തികളും, കരാറു ലംഘനങ്ങളും, അല്ലാഹുവിനോടും റസൂലിനോടും അവർ അനുവർത്തിച്ചുകൊണ്ടിരുന്ന നയങ്ങളുമെല്ലാം നിലവിലിരിക്കെ, അതിനു അവർക്ക് എങ്ങിനെ അർഹതയുണ്ടാകുവാനാണ്?! പക്ഷേ, മസ്ജിദുൽ ഹറാമിന്റെ പരിസരത്തു വെച്ച് സന്ധി നടത്തിയിട്ടുള്ള ചിലർ തങ്ങളുടെ സന്ധി വ്യവ സ്ഥ ലംഘിക്കാത്തവരായിട്ടുണ്ട്. അവർ അതേ നിലക്ക് ചൊവ്വിനു നിലകൊള്ളു ന്ന കാലത്തോളം അവർക്ക് ഈ പ്രഖ്യാപനം ബാധകമാകുകയില്ല. അവരിൽനിന്ന് വല്ല ലംഘനവും ഉണ്ടാകാത്ത കാലത്തോളം അവരോടങ്ങോട്ടും വ്യവസ്ഥ പ്രകാരം പരുമാറുക തന്നെ വേണം എന്നു സാരം. മസ്ജിദുൽ ഹറാമിന്റെ അടുക്കൽ വെച്ചു നടത്തിയകരാറു കൊണ്ടു -ദ്ദേശ്യം ഹുദൈബിയയിൽ വെച്ചു നബി യും മുശ്രിക്കുകളും തമ്മിൽ നടന്ന പ്രസിദ്ധ സന്ധിയാകുന്നു. ക്വുറൈശികളുടെ ഭാഗത്തുനിന്ന് സന്ധി ലംഘനമുണ്ടായിത്തീരുകയും, അത് മക്കാ വിജയത്തിന് കാരണമായിത്തീരുകയും ചെയ്തു. എന്നാൽ, ബനൂ കിനാനഃ, ബനൂള്വംറത്ത് എന്നീ രണ്ടു ഉപഗോത്രങ്ങൾ സന്ധി നിശ്ചയങ്ങൾ ശരിക്കും പാലിച്ചിരു ന്നു. അവരെ ഉദ്ദേശിച്ചാണ് അവർ ചൊവ്വിനു നിലകൊള്ളുന്ന കാലത്തോളം ചൊവ്വിനു നിലകൊള്ളണമെന്ന് പറഞ്ഞത്. അല്ലാഹു തുടരുന്നു:-
9:8كَيۡفَ وَإِن يَظۡهَرُواْ عَلَيۡكُمۡ لَا يَرۡقُبُواْ فِيكُمۡ إِلّٗا وَلَا ذِمَّةٗۚ يُرۡضُونَكُم بِأَفۡوَٰهِهِمۡ وَتَأۡبَىٰ قُلُوبُهُمۡ وَأَكۡثَرُهُمۡ فَٰسِقُونَ
(8) എങ്ങനെയാണ് (അവർക്ക് കരാർ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേൽ അവർ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്) ബാധ്യതയാകട്ടെ അവർ കാത്തുസൂക്ഷിക്കുകയില്ല ധ പരിഗണിക്കുകയില്ല പ ! അവരുടെ വായകൊണ്ട് അവർ നിങ്ങളെ തൃപ്തിപ്പെടുത്തും; അവരുടെ ഹൃദയങ്ങൾ വെറുക്കുകയും ചെയ്യും. അവരിൽ അധികപേരും തോന്നിയവാസികളുമാകുന്നു. (8) ك َ ي ْ ف َ എങ്ങിനെയാണ് അവർ പ്രത്യക്ഷപ്പെടുന്ന (വിജയിക്കുന്ന) പക്ഷം നിങ്ങളുടെ മേൽ, നിങ്ങളോട് അവർ കാത്തിരിക്കയില്ല, പ്രതീക്ഷിക്കുകയില്ല, കാത്തുസൂക്ഷിക്കുകയില്ല ُ م ْ ബف ِ ي നിങ്ങളിൽ, നിങ്ങളെപ്പറ്റി إ ِ لا ّ ً കുടുംബബന്ധം, സഖ്യബന്ധം ബാധ്യതയും (ഉത്തരവാദിത്വവും) ഇല്ല അവർ നിങ്ങളെ തൃപ്തിപ്പെടുത്തും അവരുടെ വായകൾ കൊണ്ട് വെറുക്കുക (വിസമ്മതിക്കുകപ്രതികൂലിക്കുക) യും ചെയ്യും അവരുടെ ഹൃദയങ്ങൾ അവരിൽ അധികപേരും, അധികഭാഗവും തോന്നിയവാസി (ധിക്കാരി) കളാണ്. അവർ നിങ്ങളോട് ജയിച്ചു ശക്തി പ്രാപിക്കുന്നപക്ഷം, നിങ്ങളും അവരും തമ്മിലുള്ള കുടുംബബന്ധം പോലുള്ള ബന്ധങ്ങളോ, കരാർ വ്യവസ്ഥകളോ ഒന്നുംതന്നെ അവർ വിലവെക്കുകയില്ല. നിങ്ങൾക്കെതിരെ എന്തും പ്രവർത്തിക്കു -വാൻ അവർ മടിക്കുകയില്ല. എന്നിരിക്കെ, അവരോട് വല്ലകരാറോ, സഖ്യമോ ഒന്നും നടത്തിയിട്ടു കാര്യമില്ല. നല്ലവാക്കുകൾ പറഞ്ഞും, നയത്തിൽ സംസാരിച്ചും നിങ്ങളെ തൃപ്തിപ്പെടുത്തു -വാൻ അവർ ശ്രമിക്കുമെങ്കിലും അതിൽ ആത്മാർത്ഥത തൊട്ടുതീണ്ടിയിരിക്കയി ല്ല. ഹൃദയങ്ങളിൽ വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതോടുകൂടി, അവരിൽ ഭൂരിഭാഗമാളുകളും ധിക്കാരശീലരും തോന്നിയവാസികളുമാണ്. ഇതെല്ലാം കാരണമായിട്ടാണ് മേൽപറഞ്ഞ പ്രകാരം അവരോട് സന്ധിയില്ലാ സമരംതന്നെ സ്വീകരിക്കണമെന്ന് കൽപിക്കുവാൻ കാരണം എന്ന് താൽപര്യം.
9:9ٱشۡتَرَوۡاْ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلٗا فَصَدُّواْ عَن سَبِيلِهِۦٓۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ
(9) അല്ലാഹുവിന്റെ "ആയത്തു' കൾക്ക് ധ ലക്ഷ്യദൃഷ്ടാന്തങ്ങൾക്ക് പ അവർ അൽപമായ വിലവാങ്ങി; അങ്ങനെ, അവന്റെ മാർഗത്തിൽ നിന്ന് അവർ (ആളുകളെ) തടഞ്ഞു. നിശ്ചയമായും അവർ പ്രവർത്തിച്ചുവരുന്നത്വളരെ ചീത്ത! (9) അവർ വാങ്ങി (പകരമെടുത്തു) ب ِ آي َ ات ِ ആയത്തുകൾക്ക്, ലക്ഷ്യദൃഷ്ടാന്തങ്ങൾക്ക് (പകരം) ِ َّ اللها അല്ലാഹുവിന്റെ വില ق َ ل ِ يلا അൽപമായ അങ്ങനെ (അതിനാൽ) അവർ തടഞ്ഞു അവന്റെ മാർഗത്തിൽനിന്ന് നിശ്ചയമായും അവർ س َ اء َ വളരെ മോശം, ചീത്ത അവർ ആയിരിക്കുന്നത് പ്രവർത്തിക്കും. അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെ അവഗണിക്കുക മാത്രമല്ല, അവക്കുപകരം ഐഹികമായ സ്വാർത്ഥ ലാഭങ്ങൾകൊണ്ട് അവർ തൃപ്തി അടയുകയും ചെയ്തു. ഇതിനായി, മറ്റുള്ളവരെകൂടി നേർമാർഗത്തിൽ ചരിക്കുവാനനുവദിക്കാതെ അതിൽനിന്ന് തട്ടിനീക്കിക്കൊണ്ടിരുന്നു. ഇതാണ് അവർ ഇത്രയും ദുഷിച്ചുപോകാനുള്ള സാക്ഷാൽ കാരണം.
9:10لَا يَرۡقُبُونَ فِي مُؤۡمِنٍ إِلّٗا وَلَا ذِمَّةٗۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُعۡتَدُونَ
(10) ഒരു സത്യവിശ്വാസിയെപ്പറ്റിയും കുടുംബ ബന്ധത്തെയാകട്ടെ, (കരാറ്) ബാധ്യതയാകട്ടെ അവർ കാത്തുസൂക്ഷിക്കുക ധ പരിഗണിക്കുക പ യില്ല അക്കൂട്ടർ തന്നെയാണ് അതിക്രമികളും. (10) അവർ കാത്തുസൂക്ഷിക്കുകയില്ല ഒരു സത്യവിശ്വാസിയിലും, സത്യവിശ്വാസിയെപ്പറ്റിയും إ ِ لا ّ ً കുടുംബ (സഖ്യ) ബന്ധം (ഉത്തരവാദിത്വവും) ഇല്ല അക്കൂട്ടർ തന്നെ അതിക്രമികൾ, അതിരുവിട്ടവർ. ബഹുദൈവ വിശ്വാസികൾ സത്യവിശ്വാസികൾക്കെതിരെ വിജയം നേടി ശക്തിപ്രാപിച്ചാൽ പിന്നെ അവർ കുടുംബ ബന്ധങ്ങളോ കരാറു വ്യവസ്ഥകളോ ഒന്നും വിലവെക്കുകയില്ല, അതിനൊന്നും ഒരു പരിഗണനയും അവർ നൽകുകയി ല്ല എന്ന് 8-ാം വചനത്തിൽ ഉണർത്തിയ ശേഷം, സത്യവിശ്വാസികൾക്കെതിരെ ഇതവരുടെ സ്ഥിരമായ ഒരു സ്വഭാവമാണെന്നും, അക്രമവും ധിക്കാരവും പ്രവർത്തിക്കുന്നതിൽ ഒരു അതിരും വരമ്പും അവർക്കില്ലെന്നും അല്ലാഹു വീണ്ടും ആവർത്തിച്ചുണർത്തുകയാണ്. മേൽ്ര പസ്താവിച്ച പ്രകാരം, അവരോട് നിഷ്കരുണം പെരുമാറാതെ അവരോട് സ ന്ധിക്കും വിട്ടുവീഴ്ചക്കും ഒരുങ്ങുകയോ, അല്ലെങ്കിൽ അവരുടെ വാക്കുകൾ കേട്ട് വഞ്ചിതരാവുകയോ ചെയ്താൽ, അത് നിങ്ങളുടെ ഭാവിക്ക് -വളരെ ആപത്തായിത്തീരുമെന്നാണ് ഇതുമൂലം സത്യവിശ്വാസികളെ അല്ലാഹു ഓർമിപ്പിക്കുന്നത്. ഇതിനു കാരണങ്ങളായി 8, 9, 10 വചനങ്ങളിൽ അല്ലാഹു എടുത്തുപറഞ്ഞ അവരുടെ സ്വഭാവങ്ങൾ ഇവയാണ്: (1) അവർ വിജയം നേടിക്കഴിഞ്ഞാൽ നിങ്ങളുമായുള്ള കുടുംബ ബന്ധങ്ങ ളോ കരാറു വ്യവസ്ഥകളോ ഒന്നും അവർ വിലവെക്കുകയില്ല. എല്ലാ സത്യവിശ്വാ -സികളോടുമുള്ള അവരുടെ നിലപാട് ഇതു തന്നെയായിരിക്കുമെന്ന് കൂടി ഉണർത്തിയിരിക്കുന്നു. (2) വായകൊണ്ട് നല്ല വാക്ക് പറഞ്ഞും നയത്തിൽ സംസാരിച്ചും നിങ്ങളെ അവർ തൃപ്തിപ്പെടുത്തും. പക്ഷേ, ഹൃദയത്തിൽ നേരെ മറിച്ച് വെറുപ്പും വിദ്വേഷവുമാണുണ്ടായിരിക്കുക. (3) അവരിൽ മിക്കവരും തോന്നിയവാസികളായിരിക്കും. അഥ വാ എന്ത് അക്രമവും ധിക്കാരവും പ്രവർത്തിക്കുവാൻ അവർ മടിക്കയില്ല. (4) അല്ലാഹുവിന്റെ ലക്ഷ്യ ദൃഷ്ടാന്തങ്ങൾ വകവെക്കാതെ അതിന് പക രം നിസ്സാരമായ സ്വാർത്ഥലാഭങ്ങളെയാണവർ തിരഞ്ഞെടുത്തിരിക്കുന്നത്. (5) അതിനെ തുടർന്ന് മറ്റുള്ളവരെ അവർ നേർമാർഗത്തിൽ നിന്ന് തിരി -ച്ചുവിടുകയും ചെയ്യുന്നു. (6) അതിക്രമികളായിരിക്കും അവർ. അഥവാ തോന്നിയവാസങ്ങൾ പ്രവർത്തിക്കുന്നതിൽ വല്ല ക്രമമോ, അതിരോ അവർക്കുണ്ടായിരിക്കയില്ല. ഇത്രയും വിശദവും വ്യക്തവുമായ രൂപത്തിൽ ട സ്വഭാവങ്ങൾ അല്ലാഹു വിവരിച്ചത് സത്യവിശ്വാസികൾ അവരെപ്പറ്റി ജാഗ്രതയോടു കൂടിയിരിക്കുവാൻ വേണ്ടിയും ഓർക്കാപ്പുറത്ത് അപകടത്തിൽ പെട്ടുപോകാതിരിക്കുവാൻ വേണ്ടിയുമത്രെ. സത്യവിശ്വാസികളെ വിളിച്ചുകൊണ്ട് അല്ലാഹു സൂഃ ആലു ഇംറാനിൽ പറയുന്നു: (സാരം: അവർ നിങ്ങളോട് കുഴപ്പത്തിൽ വീഴ്ച വരുത്തുകയില്ല. നിങ്ങൾ ബുദ്ധിമുട്ടുവാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ വായിൽനിന്ന് ഈർഷ്യത വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ട ഹൃദയങ്ങൾ ഒളിച്ചുവെക്കുന്നതാകട്ടെ കൂടുതൽ വലിയതുമാകുന്നു. (ആലു ഇംറാൻ 118) മേൽ വിവരിച്ചത് നബി യുടെ കാലത്തുള്ള മുശ്രിക്കുകളെപ്പറ്റിയാണെങ്കിലും - ചരി ത്ര സാക്ഷ്യങ്ങളും അനുഭവ യാഥാർഥ്യങ്ങളും പരിശോധിച്ചാൽ - എല്ലാ കാലത്തും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ശത്രുക്കളായി രംഗപ്രവേശം ടവിശേഷിച്ചും മുശ്രിക്കുകളുടെസ്വഭാവം ഇതു തന്നെയാണ്. കഴിഞ്ഞകാല ചരിത്രത്തിൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. അത്രയുമല്ല, വിവിധ നാടുകളിലായി മുസ് -ലിംകൾക്കും അമുസ്ലിംകൾക്കുമിടയിൽ ഈ അടുത്തകാലങ്ങളിൽ ഉണ്ടാകാറുള്ള ഏറ്റുമുട്ടലുകളിൽ തന്നെയും ഈ യാഥാർത്ഥ്യം നാം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണല്ലോ. واالله المستعان അല്ലാഹു പറയുന്നു:
9:11–12فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَإِخۡوَٰنُكُمۡ فِي ٱلدِّينِۗ وَنُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ
وَإِن نَّكَثُوٓاْ أَيۡمَٰنَهُم مِّنۢ بَعۡدِ عَهۡدِهِمۡ وَطَعَنُواْ فِي دِينِكُمۡ فَقَٰتِلُوٓاْ أَئِمَّةَ ٱلۡكُفۡرِ إِنَّهُمۡ لَآ أَيۡمَٰنَ لَهُمۡ لَعَلَّهُمۡ يَنتَهُونَ
(11) എന്നാൽ, അവർ പശ്ചാത്തപിക്കുകയും, നമസ്കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്താൽ, (അവർ) മതത്തിൽ നിങ്ങളുടെ സഹോദരങ്ങളായിരിക്കും. അറിയുന്ന ജനങ്ങൾക്ക് വേണ്ടി നാം "ആയത്തു"കൾ ധ ലക്ഷ്യ ദൃഷ്ടാന്തങ്ങൾ പ വിശദീകരിക്കുകയാണ്. (12) അവരുടെ കരാറിനുശേഷം, അവർ അവരുടെ ശപഥങ്ങളെ ലംഘിക്കുകയും, നിങ്ങളുടെ മതത്തിൽ (ആക്ഷേപിച്ചു) കുത്തിപ്പറയുകയും ചെയ്തുവെങ്കിലോ, അപ്പോൾ, അവിശ്വാസത്തിന്റെ നേതാക്കളോട് നിങ്ങൾ യുദ്ധം നടത്തുവിൻ. (കാരണം) നിശ്ചയമായും അവർ-അവർക്ക് ശപഥങ്ങളേയില്ല. ധ അതിന് അവർ ഒട്ടും വില കൽപിക്കാറില്ല പ അവർ വിരമിച്ചേക്കാം. (11) എന്നാൽ (എനി) അവർ പശ്ചാത്തപിക്കുന്നപക്ഷം അവർ നിലനിറുത്തുകയും الص َّ لاة َ നമസ്കാരം അവർ കൊടുക്കുക (നൽകുക) യും الز َّ ك َ اة َ സക്കാത്ത് എന്നാൽ നിങ്ങളുടെ സഹോദരങ്ങളാണ് മതത്തിൽ നാം വിശദീകരിക്കുന്നു, വിവരിക്കുകയാണ് الآي َ ات ِ ആയത്തുകളെ, ലക്ഷ്യ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്കുവേണ്ടി അവർ അറിയുന്നു. (12) അവർ ലംഘിച്ചുവെങ്കിലോ അവരുടെ സത്യ (ശപഥ)ങ്ങളെ ശേഷമായി, പിന്നീട് അവരുടെ കരാറിന്റെ, ഉടമ്പടിയുടെ അവർ കുത്തുക (കുത്തിപ്പറയുക) യും, കുറ്റം പറയുകയും നിങ്ങളുടെ മതത്തിൽ എന്നാൽ യുദ്ധം നട -ത്തുവിൻ നേതാക്കളോട് അവിശ്വാസത്തിന്റെ നിശ്ചയമായും അവർ സത്യ (ശപഥ)ങ്ങൾ ഇല്ല ْ ُ , ل َ അവർക്ക് അവരായേക്കാം വിരമിക്കും മുശ്രിക്കുകളുടെ തനി നിറങ്ങളും, അവരോട് സത്യവിശ്വാ -സികൾ സ്വീകരിക്കേണ്ടുന്ന രീതികളും മുമ്പ് വിവരിച്ചു. അതിനുശേഷം, അവരിൽ നിന്നുണ്ടാകുന്ന പ്രതികരണം രണ്ടിലൊരു വിധത്തിലായിരിക്കാമെന്നും, ഓരോന്നിലും കൈ ക്കൊള്ളേണ്ട നയമെന്താണെന്നും അല്ലാഹു ചുണ്ടിക്കാട്ടുന്നു. ഒന്നുകിൽ, തങ്ങളുടെ പക്കൽ ഇതേവരെ വന്നുപോയ അക്രമങ്ങളെപ്പറ്റി അവർ ഖേദിച്ചുമടങ്ങും, അല്ലെങ്കിൽ കരാ റ് ബാധ്യതകളും ശപഥങ്ങളുമൊക്കെ ലംഘിച്ചു ധിക്കാരം തുടരുകയും ഇസ്ലാമിനെപ്പറ്റി പരിഹാസങ്ങളും കുത്തുവാക്കുകളും അഴിച്ചുവിടുകയും ചെയ്യും. ഒന്നാമത്തെ നി ലപാടാണ് സ്വീകരിക്കുന്നതെങ്കിൽ, അത് മുതൽ അവരെ മതത്തിൽ തങ്ങളുടെ സഹോദരൻമാരായി മുസ്ലിംകൾ കണക്കാക്കണം. സത്യവിശ്വാസികൾ പരസ്പരം സഹോദരന്മാ -രാണല്ലോ. മുമ്പ് അവർ എന്തുതന്നെ ചെയ്തിരുന്നാലും അതെല്ലാം മറന്നുകളയുകയും മാപ്പാക്കുകയും വേണം. മുസ്ലിംകളുടെ സുഖദുഃഖങ്ങളിലും, അവകാശങ്ങളിലും, കടമകളിലുമെല്ലാം അവരും ഭാഗഭാക്കായിരിക്കുന്നതുമാണ്. രണ്ടാമത്തെ നിലപാടാണ് അവർ സ്വീകരിക്കുന്നതെങ്കിൽ, അവിശ്വാസത്തിന്റെയും അതിന്റെ പേരിൽ നടത്തപ്പെടുന്ന അക്രമങ്ങളുടെയും നേതൃത്വം വഹി -ക്കുന്ന അവരുടെ തലവൻമാരോട് ഏറ്റുമുട്ടി അവരെ മുട്ടുകുത്തിക്കുക തന്നെ വേണം . മേലിൽ അവർ വെച്ചുകാട്ടുന്ന കരാറുകളോ, ശപഥങ്ങളോ ഒന്നും അംഗീകരിച്ചു -കൂടാ. അവരുടെ അടുക്കൽ കരാറിനും സത്യത്തിനും വിലയില്ലെന്ന് അവർ തെളിയിച്ചുക -ഴിഞ്ഞതാണ്. മനസ്സുകൊണ്ട് ഖേദിച്ചു മടങ്ങിയാൽ മാത്രം പോരാ, നമസ്കാരവും, സ ക്കാത്തും അനുഷ്ഠിക്കുക കൂടി വേണമെന്ന് 5-ാം വചനത്തിൽ പറഞ്ഞതുപോലെ ടയും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഇതിനുള്ള കാരണം നാം അവിടെ വിവരി -ച്ചിട്ടുണ്ട്.
9:13–15أَلَا تُقَٰتِلُونَ قَوۡمٗا نَّكَثُوٓاْ أَيۡمَٰنَهُمۡ وَهَمُّواْ بِإِخۡرَاجِ ٱلرَّسُولِ وَهُم بَدَءُوكُمۡ أَوَّلَ مَرَّةٍۚ أَتَخۡشَوۡنَهُمۡۚ فَٱللَّهُ أَحَقُّ أَن تَخۡشَوۡهُ إِن كُنتُم مُّؤۡمِنِينَ
قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ
وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ
(13) (സത്യവിശ്വാസികളേ) തങ്ങളുടെ ശപഥങ്ങളെ ലംഘിക്കുകയും, റസൂലിനെ (നാട്ടിൽനിന്ന്) പുറത്താക്കുവാൻ ശ്രമിക്കുകയും ചെയ്ത ഒരു ജനതയോട് നിങ്ങൾക്ക് യുദ്ധം ചെയ്തുകൂടേ? അവരാണ്, നിങ്ങളോട് ആദ്യപ്രാവശ്യം (തന്നെ, ആക്രമണം) തുടങ്ങിയിട്ടുള്ളതും (എന്നിരിക്കെ)! അവരെ നിങ്ങൾ ഭയപ്പെടുകയോ?! എന്നാൽ അല്ലാഹുവത്രെ, നിങ്ങൾ ഭയപ്പെടുവാൻ ഏറ്റവും അർഹനായുള്ളവൻ, നിങ്ങൾ സത്യ- വിശ്വാസികളാണെങ്കിൽ. (14) അവരോട് നിങ്ങൾ യുദ്ധം ചെയ്യുവിൻ, നിങ്ങളുടെ കരങ്ങളാൽ അല്ലാഹു അവരെ ശിക്ഷിക്കും; അവരെ അവൻ അപമാനിക്കുകയും, അവർക്കെതിരിൽ നിങ്ങളെ അവൻ സഹായിക്കുകയും ചെയ്യും; സത്യവിശ്വാസികളായ ജനങ്ങളുടെ നെഞ്ച് (മനസ്സു) കൾക്ക് അവൻ ശമനം നൽകുകയും ചെയ്യും; (15) അവരുടെ ഹൃദയങ്ങളിലെ ക്ലേശം അവൻ (നീക്കി) കളയുകയും ചെയ്യും. അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതുമാണ്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (13) നിങ്ങൾ യുദ്ധം ചെയ്യുന്നില്ലേ, ചെയ്തുകൂടേ ഒരു ജനതയോട് അവർ ലംഘിച്ചു അവരുടെ ശപഥ (സത്യ)-ങ്ങളെ അവർ ഉദ്ദേശിക്കുക (ശ്രമിക്കുക) യും ചെയ്തു اجِ പുറത്താക്കുന്നതിന് الر ّ َ س ُ ول ِ റസൂലിനെ ْ ُ َ و അവരാകട്ടെ, അവരാണ് നിങ്ങളോട് തുടങ്ങിയിരിക്കുന്നു, ആരംഭിച്ചത് ഒന്നാം (ആദ്യ) പ്രാവശ്യം (ആദ്യംതന്നെ) അവരെ നിങ്ങൾ ഭയപ്പെടുകയാണോ, ഭയപ്പെടുന്നോ ُ َّ اللها َ ف എന്നാൽ അല്ലാഹു ഏറ്റം അർഹൻ അവനെ നിങ്ങൾ ഭയപ്പെടുവാൻ നിങ്ങളാണെങ്കിൽ സത്യവിശ്വാസികൾ (14) അവരോട് നിങ്ങൾ യുദ്ധം ചെയ്യുവിൻ അവരെ ശിക്ഷിക്കും ُ َّ اللها അല്ലാഹു നിങ്ങളുടെ കരങ്ങളാൽ അവരെ അപമാനിക്കുക (വഷളാക്കുക) യും ചെയ്യും നിങ്ങളെ അവൻ സഹായിക്കുകയും ചെയ്യും അവരുടെ മേൽ (എതിരിൽ) അവൻ ശമനം നൽകുകയും ചെയ്യും ص ُ د ُ ور َ നെഞ്ചു (ഹൃദയം) കൾക്ക് സത്യവിശ്വാസികളായ ജനങ്ങളുടെ (15) അവൻ നീക്കി (പോക്കി) കളയുകയും ചെയ്യും غ َ ي ْ ظ َ ക്ലേശം, രോഷം, ക്രോധം അവരുടെ ഹൃദയങ്ങളുടെ اللها അല്ലാഹു പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും അവൻ ഉദ്ദേശിക്കുന്നവരുടെ ُ َّ اللها അല്ലാഹു അറിയുന്നവനാണ് ٌ ح َ ك ِ അഗാധജ്ഞനാണ്. കരാറു നിശ്ചയങ്ങൾ ലംഘിക്കുക, റസൂലിനെ നാട്ടിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുക, ആദ്യമായി ഇങ്ങോട്ടുവന്നു യുദ്ധം നടത്തുക മുതലായ അക്രമങ്ങൾ പ്രവർത്തിച്ച ആ ശത്രുക്കളോട് യുദ്ധം ചെയ്വാൻ എന്തിന് മടിക്കണം?! നിങ്ങൾ അവ രെ ഭയപ്പെടുകയാണോ?! സത്യവിശ്വാസികൾക്ക് അല്ലാഹുവിനെ മാത്രമാണല്ലോ ഭയപ്പെടുവാനുള്ളത്. അവനാണല്ലോ നിങ്ങളോട് യുദ്ധം നടത്തണമെന്ന് പറയുന്നതും. ഇങ്ങിനെ സത്യവിശ്വാസികളെ അല്ലാഹു യുദ്ധത്തിന് പ്രേരിപ്പിക്കുകയും, അവർക്ക് തിന് ആവേശവും ധൈര്യവും നൽകുകയുമാണ്. ഹുദൈബിയാ സന്ധിയിലെ നിശ്ചയങ്ങൾക്ക് വിരുദ്ധമായി, മുസ്ലിംകളോട് സഖ്യബന്ധത്തിലായിരുന്ന ബനൂ ( خزاعة ) ഗോത്രത്തിനെതിരിൽ, തങ്ങളോട് സഖ്യബന്ധമുണ്ടായിരുന്ന ബനൂ ബക്റിനെ ക്വുറൈശികൾ സഹായിക്കുകയുണ്ടായി. റസൂൽ തിരുമേനി യെ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കുവാൻ അവർ ശ്രമം നടത്തുകയും ചെയ്തു. മുസ്ലിംകളുടെ നേരെ ആദ്യമാ യി അക്രമ മർദ്ദനങ്ങൾ അഴിച്ചുവിട്ടതും അവർ തന്നെ. അതെ, ഒന്നാമത്തെ യുദ്ധമായ ബദ്ർ യുദ്ധത്തിന് കാരണമുണ്ടാക്കിയത് അവരാണ്. അബൂസുഫ്യാനെയും സംഘത്തെയും രക്ഷിക്കാനാണ് അവർ മക്കയിൽനിന്ന് പുറപ്പെട്ടതെങ്കിലും, അവർ രക്ഷപ്പെട്ട വിവരം അറിഞ്ഞിട്ടും മടങ്ങിപ്പോകാതെ, ബദ്റിൽ വന്ന് പോർവിളി നടത്തുകയാണല്ലോ അവ ർ ചെയ്തത്. ഇതൊക്കെയാണ് അവരോട് യുദ്ധം നടത്തേണ്ടതിന്റെ ആവശ്യകതയായി ല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ യുദ്ധാഹ്വാനം നിമിത്തം ഉണ്ടാകാൻ പോകുന്ന ഫലങ്ങളെയും അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നു. (1) നിങ്ങളുടെ കൈക്ക് അല്ലാഹു അവരെ ശിക്ഷിക്കും. യുദ്ധത്തിൽ വെച്ച് വധവും, ബന്ധനവും പരാജയവും അനുഭവിക്കുന്നത് ഇഹത്തിൽ വെച്ചുള്ള ശിക്ഷയാണല്ലോ. (2) അല്ലാഹു അവരെ അപമാനപ്പെടുത്തും. ഒന്നാമത് പറഞ്ഞ സംഗതി -യുടെ അനിവാര്യഫലമാണിത്. (3) നിങ്ങളെ അല്ലാഹു സഹായിക്കും. അല്ലാഹുവിന്റെ സഹായം ലഭിക്കുന്നപക്ഷം വിജയം നിങ്ങൾക്ക് തന്നെയായിരിക്കുമല്ലോ. (4) സത്യവിശ്വാസികളുടെ മനസ്സിന് ആശ്വാസം നൽകും. മേൽപ -റഞ്ഞ മൂന്ന് കാര്യങ്ങളും ഉണ്ടാകുന്നതോടുകൂടി ഇതുവരെ അവർ കാണ്ടിരുന്ന മനോവേദനകൾക്ക് ശമനം വരുക സ്വാഭാവികമാണല്ലോ. (5) സത്യവിശ്വാസികളുടെ ഹൃദയങ്ങളിലുള്ള ക്ലേശത്തെ നീക്കിക്ക -ളയും. അവരുടെ അമർഷവും മനോവേദനയും നീക്കി അവർക്ക് പൊതുവെ ആശ്വാസവും സമാധാനവും നൽകുമെന്നുദ്ദേശ്യം. യുദ്ധത്തിൽ പങ്കുവഹിച്ചവരും അല്ലാത്തവരും ഈ രണ്ടു വിഷയത്തിലും ഭാഗഭാക്കായിരിക്കുന്നതുകൊണ്ടാണ് അവസാനത്തെ രണ്ട് കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, മുൻ വാക്യങ്ങളിലെ ശൈലിയനുസരിച്ച് "നിങ്ങളു ടെ ഹൃദയങ്ങൾ' എന്ന് പറയാതെ "സത്യവിശ്വാസികളായ ജനങ്ങളുടെ ഹൃദയങ്ങൾ' എന്ന് പറഞ്ഞിരിക്കുന്നതും.
9:16أَمۡ حَسِبۡتُمۡ أَن تُتۡرَكُواْ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَلَمۡ يَتَّخِذُواْ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلۡمُؤۡمِنِينَ وَلِيجَةٗۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ
(16) അതല്ല, നിങ്ങൾ കണക്കാക്കിയോ, നിങ്ങൾ (വെറുതെ) ഉപേക്ഷിക്കപ്പെടുമെന്ന്? നിങ്ങളിൽനിന്ന് സമരം ചെയ്യുകയും, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കും പുറമെ ഒരു രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലാതിരിക്കുകയും ചെയ്തവരെ അല്ലാഹു (പ്രത്യക്ഷത്തിൽ കണ്ട്) അറിയാത്ത സ്ഥിതിക്ക്! അല്ലാഹുവാകട്ടെ, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാ -കുന്നു. (16) ْ م َ أ അതല്ല, അഥവാ, അതോ നിങ്ങൾ കണക്കാക്കി (ഗണിച്ചുകരുതി) നിങ്ങൾ വിടപ്പെടു (ഉപേക്ഷിക്കപ്പെടു) മെന്ന് അറിയാത്ത സ്ഥിതിക്ക്, അറിയാതെ ُ َّ اللها അല്ലാഹു സമരം ചെയ്തവരെ നിങ്ങളിൽ നിന്ന് അവർ ഉണ്ടാക്കിയിട്ടുമില്ല اللها അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ അവന്റെ റസൂലിനും (പുറമെ) ഇല്ല സത്യവിശ്വാസികൾക്കും (പുറമെ) ഇല്ല ഒരു രഹസ്യക്കൂട്ടുകെട്ട്, സ്വകാര്യബന്ധുവെ, ഉള്ളുകള്ളിക്കാരെ ُ َّ اللها َ و അല്ലാഹു خ َ ب ِ ير ٌ സൂക്ഷ്മമായി അറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സമരങ്ങളും യുദ്ധങ്ങളും നടത്തുവാൻ കൽപിക്കുന്നതിലടങ്ങിയ രു പ്രധാന രഹസ്യം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. അതായത്, അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുകയും, അതിന് വേണ്ടിവരുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുകയും ചെയ്വാൻ ആത്മാർഥമായി മുന്നോട്ട് വരുന്നവർ ആരാണ്, അതിന് ത യ്യാറില്ലാത്തവർ ആരാണ് എന്ന് വേർതിരിഞ്ഞു കാണുവാനുള്ള ഒരു പരീക്ഷണമാണിത് . അതുകൊണ്ട് അല്ലാഹുവിനോടും, റസൂലിനോടും, ഉണ്ടായിരിക്കേണ്ടുന്ന ബന്ധത്തിന് നിരക്കാത്ത കൂട്ടുകെട്ടുകളിൽ നിന്നും, സ്വകാര്യബന്ധ -ങ്ങളിൽനിന്നും വിമുക്തരായിക്കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുന്നവരും, അല്ലാത്തവരും തമ്മിൽ പ്രത്യക്ഷത്തിൽ വേർതിരിഞ്ഞുകാണാതെനിങ്ങൾ സത്യവിശ്വാസികളാണെന്നും മുസ്ലിംകളാണെന്നും അവകാശപ്പെട്ടത് കൊണ്ടു മാത്രംനിങ്ങെ ള ഒഴിവാക്കി വിടുമെന്ന് നിങ്ങൾ കരുതേണ്ട; അത് സംഭവിക്കുവാൻ പോകുന്നില്ല. എന്നു സാരം . മറ്റൊരിടത്ത് അല്ലാഹു പറയുന്നു: (സാരം: ഞങ്ങൾ വിശ്വസിച്ചു എന്ന് പറയുന്നത് -കൊണ്ട് മാത്രം തങ്ങൾ പരീക്ഷിക്കപ്പെടാതെ ഉപേക്ഷിക്കപ്പെടുമെന്ന് മനുഷ്യർ കണക്കാക്കിയിരിക്കുന്നുവോ?! (29:2) ചെറുത്വലുത്, ഭൂതവർത്തമാനഭാവി, രഹസ്യംപരസ്യം എന്നിങ്ങെ നയുള്ള വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. അവന്റെ അറിവിനെതിരായി ഒരു അണുത്തൂക്കവും സംഭവിക്കുകയുമില്ല. എന്നിരിക്കെ, സമരം ചെയ്യുന്നവരെയും അല്ലാത്തവരെയും അവന് തിരിച്ചറിയു -വാനാണ് ഇങ്ങനെയുള്ള പരീക്ഷണങ്ങൾ എന്ന് പറയുന്നതിന്റെ അർഥമെന്താണെന്ന് വല്ലവർ ക്കും സംശയം തോന്നിയേക്കാം. രണ്ട് യാഥാർത്ഥ്യങ്ങൾ ഓർത്തിരുന്നാൽ, ഈ സംശയം സ്ഥാനത്താണെന്ന് സ്വയം ബോധ്യപ്പെടും. (1) സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഭാവി കാര്യങ്ങളെപ്പറ്റി അവ ന്നിന്ന പ്രകാരമേ സംഭവിക്കൂ എന്ന് അല്ലാഹുവിനറിയാം. പക്ഷേ, അത് അനുഭവത്തിലും പ്രവർത്തനരംഗത്തും പ്രത്യക്ഷപ്പെട്ടുകാണലും, സംഭവിക്കുമ്പോൾ ഇന്നിന്ന പ്രകാരമാ -യിരിക്കും അത് സംഭവിക്കുക എന്നു മുൻകൂട്ടി അറിഞ്ഞിരിക്കലും വെവ്വേറെ കാര്യങ്ങളാണ് . (2) മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ചാണ് അല്ലാഹു അവന്്ര പതിഫലം നൽകുന്നത്. അഥവാ ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്നുള്ള അല്ലാ -ഹുവിന്റെ അറിവിന്റെ അടിസ്ഥാനത്തിലല്ല അത്. അതുകൊണ്ട് ഓരോരുത്തന്റെയും നന്മതിന്മകൾ കണക്കാക്കപ്പെടുന്നതിന് അവ അവന്റെ പ്രവർത്തന രംഗത്ത് തന്നെ പ്രകടമാ -യിക്കാണേണ്ടിയിരിക്കുന്നു. ملعا ّ اللها വിഭാഗം - 3
9:17–18مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ
إِنَّمَا يَعۡمُرُ مَسَٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ يَخۡشَ إِلَّا ٱللَّهَۖ فَعَسَىٰٓ أُوْلَـٰٓئِكَ أَن يَكُونُواْ مِنَ ٱلۡمُهۡتَدِينَ
(17) മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ പള്ളികളെ പരിപാലിക്കുവാൻ പാടുള്ളതല്ല; (അവർ) തങ്ങളുടെ സ്വന്തങ്ങളുടെ മേൽ അവിശ്വാസത്തെപ്പറ്റി സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്. അക്കൂട്ടർ-അവരുടെ കർമങ്ങൾ പൊളിഞ്ഞു (നിഷ്ഫലമായി) പോയിരിക്കുന്നു. നരകത്തിലാകട്ടെ, അവർ സ്ഥിരവാസികളുമായിരിക്കും. (18) നിശ്ചയമായും, അല്ലാഹുവിന്റെ പള്ളികളെ അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും, അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാകുന്നു. ധ അവർക്കേ അതിനർഹതയുള്ളൂ പ എന്നാൽ, അക്കൂട്ടർ സന്മാർഗം പ്രാപിച്ചവരുടെ കൂട്ടത്തിലായിത്തീർന്നേക്കാം. (17) ആവുകയില്ല, ആകാവതല്ല, പാടില്ല, നിവൃത്തിയില്ല മുശ്രിക്കുകൾക്ക് അവർ പരിപാലിക്കു (ശുശ്രൂഷിക്കുസംരക്ഷിക്കു) വാൻ പള്ളികളെ ِ َّ اللها അല്ലാഹുവിന്റെ സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് തങ്ങളുടെ സ്വന്തങ്ങളുടെ (തങ്ങളുടെ തന്നെ) മേൽ കുഫ്റിന്, അവിശ്വാസത്തെപ്പറ്റി അക്കൂട്ടർ പൊളിഞ്ഞിരിക്കുന്നു, നിഷ്ഫലമായി അവരുടെ പ്രവൃത്തി (കർമം) കൾ الن നരകത്തിൽ ْ ُ സ്ഥിരവാസികളാണ് (18) നിശ്ചയമായും തന്നെ (മാത്രം) പരിപാലിക്കും, ശുശ്രൂഷിക്കും اللها അല്ലാഹുവിന്റെ പള്ളികളെ വിശ്വസിച്ചവർ (തന്നെമാത്രം) ِ َّ اللها ِ ب അല്ലാഹുവിലും الآخ അന്ത്യദിനത്തിലും നിലനിറുത്തുകയും ചെയ്തു الص َّ لاة َ നമസ്കാരം َ الز സക്കാത്ത് കൊടുക്കുകയും ചെയ്തു ഭയപ്പെട്ടതുമില്ല لا ِ إ َ َّ اللها അല്ലാഹുവിനെയല്ലാതെ എന്നാൽ (അപ്പോൾ) ആയേക്കാം അക്കൂട്ടർ അവരായിരിക്കുക സന്മാർഗം പ്രാപിച്ചവരിൽപെട്ട(വർ) നാലു മാസത്തിലധികം അവധിവെച്ച കരാർ നിലവിലുള്ളവരൊ -ഴിച്ച് മറ്റെല്ലാ മുശ്രിക്കുകൾക്കും നാലുമാസത്തെ ഒഴിവ് നൽകുകയും, പിന്നീട് സന്ധിയി ല്ലാ സമരമായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണല്ലോ സൂറത്തിന്റെ തുടക്കം. തുടർന്നുകൊണ്ട് ഈ പ്രഖ്യാപനത്തിന് ആസ്പദമായ കാരണങ്ങളും വിവരിച്ചു. എന്നാൽ സംരക്ഷണം, ശുശ്രൂഷ, ഹജ്ജിനു വരുന്നവർക്കുള്ള വെള്ളം എത്തി -ച്ചുകൊടുക്കൽ മുതലായ ചില നല്ല കാര്യങ്ങൾ അവർ നടത്തിവന്നിരുന്നു. അതിൽ അവർ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. ആ സ്ഥിതിക്ക് ആ പ്രഖ്യാപനത്തിന്റെ ന്യായതയെക്കുറിച്ചു സംശയിക്കപ്പെടുവാനിടയുണ്ട്.. "ഞങ്ങളുടെ നന്മകളെ നിങ്ങൾ മൂടിവെക്കുകയും, തിൻമകളെ നിങ്ങൾ എടുത്തുപറയുകയും ചെയ്യുന്നു ' വെന്ന് അവർക്ക് ആക്ഷേപമുണ്ടായിരുന്നതായും പറയപ്പെടുന്നു. പ്രസ്തുത നൻമ -കളെ സമ്മതിച്ചുകൊണ്ടുതന്നെ, അതിനുള്ള മറുപടിയാണ് ഈ വചനങ്ങളിലും അടുത്ത ചി ല വചനങ്ങളിലും കാണുന്നത്. ശുശ്രൂഷകൻമാരും പരിപാലകൻമാരുമായിരുന്നു അവരെന്നുള്ളത് ശരി. പക്ഷേ, അല്ലഹുവിനെ മാത്രം ആരാധിക്കുകയും അവന്റെ നാമം സ്മരിക്കുകയും ചെയ്വാൻ വേണ്ടി സ്ഥാപിക്കപ്പെടുന്നതാണ് പള്ളികൾ. ഇവരാകട്ടെ, പ്രത്യക്ഷത്തിൽ തന്നെ ബഹുദൈവാരാധകൻമാരും വിഗ്രഹാരാധകൻമാരുമാ ണ്. എന്നിരിക്കെ, പള്ളികളുടെ ശുശ്രൂഷ, മേൽനോട്ടം, അവയിൽവെച്ചുള്ള ആരാധനാകർമങ്ങൾ എന്നിങ്ങനെയുള്ള പരിപാലനങ്ങൾ അവരോട് യോജിക്കുന്ന കാര്യങ്ങളല്ല. അതിനവർക്ക് അർഹതയുമില്ല. പള്ളികളിൽവെച്ച് ഏറ്റവും വലിയ പള്ളി . അപ്പോൾ അതിന്റെ പരിപാലനകൃത്യം വിശേഷിച്ചും അവർക്ക് പാടില്ലാത്തതാണ്. ല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, നമസ്കാരം സക്കാത്ത് മുതലായ നിർബന്ധ കാര്യങ്ങൾ അനുഷ്ഠിക്കുകയും അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും ചെ യ്യുന്ന സത്യവിശ്വാസികൾക്ക് മാത്രമേ അതിനവകാശമുള്ളൂ. ഇതാണ് അല്ലാഹു ന്റ താൽപര്യം. "പരിപാലിക്കുക' എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്നത് എന്ന ക്രിയാരൂപത്തെയാകുന്നു. ഇതിന്റെ ധാതുനാമമാണ് അടുത്ത വ ചനത്തിൽ കാണുന്ന (ഇമാറത്ത്) എന്ന പദം. ഈ ക്രിയയുടെ കർത്താവ്, കർമം ( الف َ اع ِ ل والم എന്നിവയുടെ വ്യത്യാസമനുസരിച്ച് പരിപാലനത്തിന്റെ സ്വ ഭാവത്തിലും വ്യത്യാസമുണ്ടായിരിക്കും. പള്ളികളെക്കുറിച്ചു പറയുമ്പോൾ രണ്ടു തരത്തിലുള്ള അർത്ഥത്തിൽ അത് ഉപയോഗപ്പെടാം. (1 ) കെട്ടിടത്തിന്റെ കേടുപാടുകൾ നന്നാക്കുക, ഭരണവും നടത്തിപ്പും കൈകാര്യം ചെയ്യുക മുതലായ ബാഹ്യമായ ശുശ്രൂഷകൾ. (2) സന്ദർശിച്ചും, പ്രാർത്ഥന, നമസ്കാരം മുതലായ ആരാധനാ കർമ ങ്ങൾ നടത്തിയും അവയുടെ സ്ഥാപനോദ്ദേശ്യങ്ങളെ സജീവമാക്കുക. ഈ രണ്ടാമത്തെ ർത്ഥത്തിലുള്ള പരിപാലനമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമത്തെ അർത്ഥത്തിലുള്ള പരിപാലനത്തിന്റെ സ്ഥിതിയും ഇതിൽ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാണ്. പള്ളി നിർമാണത്തിന്റെയും നടത്തിപ്പിന്റെയും ലക്ഷ്യം അതിൽവെച്ചു അല്ലാഹുവിനെ മാത്രം ആരാധിക്കലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണല്ലോ. പള്ളിയുടെ നിർമാണത്തിലും ഭരണത്തിലും അമുസ്ലിംകൾക്ക് പങ്കുണ്ടായിക്കൂടാ എന്ന് ഈ വചനത്തിന്റെ അർത്ഥവ്യാപ്തിയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. പല മഹാൻമാരും ഇവിടെ അത് പ്രസ്താവിച്ചു കാണാം. ഇന്നത്തെ പൊതുപ -രിതഃസ്ഥിതികൾ നോക്കുമ്പോൾ പഴുത് വെച്ചു കൊടുക്കൽ കൂടിയായിരിക്കും. ഇതിന് ചില ഉദാഹരണങ്ങൾ ചില രാജ്യങ്ങളിൽ സംഭവിച്ചു കഴിഞ്ഞതുമാണ്. അമുസ് ലിംകളായ തൊഴിലാളികളെയും കൂലിക്കാരെയും പള്ളിസംബന്ധമായ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് ഇതൊന്നും ബാധകമാകുന്നതല്ലതാനും. അമുസ്ലിംകൾ പള്ളിയിൽ പ്രവേശിക്കുന്നത് സംബന്ധമായ ഏതാനും വിവരങ്ങൾ താഴെ 28-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കാണാം. പള്ളി പരിപാലനത്തെ ( عمارة المسجد )പ്പറ്റി ഇബ്നു കഥീർ (റ) പറഞ്ഞ ചില വാക്കുകൾ വളരെ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: അവയെ പരിപാലിക്കുക എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, അവയെ മോടി കൂട്ടുകയും, അവയുടെ ആകൃതി നിലനിർത്തുകയും ചെയ്യുക എന്നുള്ളതല്ല. അവയെ പരിപാലിക്കൽ, അവയിൽവെച്ചു അല്ലാഹുവിനെ സ്മരിക്കുകയും, അവന്റെ നെ (മ തനിയമങ്ങളെ) അതിൽ നിലനിർത്തുകയും, ശിർക്കിൽ നിന്നും മ്ളേച്ഛമായ കാര്യങ്ങളിൽ നിന്നും അവയെ ശുദ്ധമാക്കുകയും ചെയ്യുന്നത് മുഖേനയാണുണ്ടാകുന്നത്." പള്ളികളുടെ സ്ഥാപന ലക്ഷ്യത്തിനുതന്നെ വിരുദ്ധമായി കുഫ്റിന്റെ (അവിശ്വാസത്തിന്റെ) വാക്കുകളും, പ്രവർത്തികളും മുഖേന, തങ്ങൾ അവിശ്വാസികളാണെന്ന് വ്യക്തമായി തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ് മുശ്രിക്കുകൾ. എന്നിരിക്കെ, പള്ളിപരിപാലനവും, അവരും തമ്മിൽ എങ്ങിനെ പൊരുത്തപ്പെടും?! രണ്ടും പരസ്പര വിരുദ്ധമാണല്ലോ എന്നത്രെ (തങ്ങളുടെ സ്വന്തം ദേഹങ്ങളുടെമേൽ അവിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. മേൽപറഞ്ഞ പ്രകാരമുള്ള ഗുണങ്ങളോടുകൂടിയവർക്കാണ് യഥാർത്ഥ -ത്തിൽ പള്ളിപരിപാലനത്തിന് അർഹതയുള്ളതെങ്കിലും ഇസ്ലാമിന്റെ ചില വിധിവിലക്കുകൾ പാലിക്കുന്നില്ലെന്ന കാരണത്താൽ, മുസ്ലിംകളായ വ്യക്തികൾ പള്ളിപരിപാ -ലനത്തിൽ പങ്കുവഹിക്കാനുള്ള അവകാശംകുഫ്റിന്റെതായ അടയാളമൊന്നും അയാളിൽ പ്രത്യക്ഷപ്പെടാത്ത കാലത്തോളംതടയപ്പെട്ടുകൂടാ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ملعا ّ اللها അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുക ( َ َّ اللها َّلا എന്ന് പറഞ്ഞത്കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ വിധി -വിലക്കുകൾ പാലിക്കുന്നതിലും മതപരമായ കടമകൾ നിർവഹിക്കുന്നതിലും മറ്റാരെയും ഭയപ്പെടാതിരിക്കു -കയാണ് എന്ന് സാമാന്യമായിപ്പറയാം. എന്നല്ലാതെ, വല്ല ആപത്തുകൾ ച്ചാ, ക്രൂരജന്തുക്കൾ മുതലായവയെക്കുറിച്ചോ ഭയമുണ്ടാകാതിരിക്കുക എന്നല്ല; മാം ബൈദ്വാവീ (റ) മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ പ്രകൃത്യാ മനുഷ്യനിൽ ഉണ്ടായിത്തീരുന്ന ഒരു സ്വഭാവമാണത്. ബുദ്ധിയുള്ള ഒരാളിലും അതുണ്ടാകാതിരിക്കയില്ല (ഖശ്യത്ത്) എന്ന ധാതുവിന്റെ അർത്ഥം ഭയപ്പാട്, പേടി, സൂക്ഷ്മത' എന്നൊക്കെയാണെ -ങ്കിലും ഭക്തി ബഹുമാനത്തോടുകൂടിയുള്ള ഭയപ്പാടിലാണ് അതിന്റെ പ്രയോ -ഗമെന്ന് ഇമാം റാഗിബ് (റ) വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാകുന്നു. പള്ളി നിർമാണം, പള്ളിപരിപാലനം എന്നീ വിഷയങ്ങളെ സംബന്ധിക്കു ന്ന ഹദീഥുകൾ പലതും കാണാം. ഉദാഹരണാർത്ഥം ചിലത് നമുക്കിവിടെ ഓർമിക്കാം: (1) നബി പ്രസ്താവിച്ചതായി ഉഥ്മാൻ (റ) ഉദ്ധരിക്കുന്നു: "ആരെങ്കിലും അല്ലാഹുവിന് ഒരു പള്ളി സ്ഥാപിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീ ട് സ്ഥാപിക്കുന്നതാണ്. (ബു.മു. തി) റസൂൽ തിരുമേനി യുടെ പള്ളി ഉഥ്മാൻ(റ) പുതുക്കിപ്പണിയുകയും, അതിൽ ചില പരിഷ്കരണങ്ങൾ വരുത്തുകയും ചെയ്തതിനെപ്പറ്റി ചിലർ ആക്ഷേപിച്ചു പറഞ്ഞതിനദ്ദേഹം മറുപടി നൽകിയ അവസരത്തിലായിരുന്നു നബി യിൽ നിന്ന് അദ്ദേഹം കേട്ട ഈ വചനം അദ്ദേഹം ഉദ്ധരിച്ചത്. (2) നബി പ്രസ്താവിച്ചതായി അബൂഹുറയ്റഃ(റ) ഉദ്ധരിക്കുന്നു: "ആരെങ്കിലും പള്ളിയിലേക്ക് പോകുകയോ വരുകയോ ചെയ്യുന്നതായാൽ, അവൻ പോകുമ്പോഴും വരുമ്പോഴുമെല്ലാം അവന് അല്ലാഹു സ്വർഗത്തിൽ വിരുന്ന് ഒരുക്കുന്ന -താണ്. (ബു.മു.) (3) അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാതിരിക്കുന്ന ദിവസം (ക്വിയാമത്തു നാളിൽ) അല്ലാഹുവിന്റെ തണൽ ലഭിക്കുന്ന ഏഴ് കൂട്ടരെപ്പറ്റി്ര പസ്താവിക്കുന്ന പ്രസിദ്ധമായ നബിവചനത്തിൽ "ഹൃദയം പള്ളികളുമായി ബന്ധപ്പെ ട്ട ആളുകളെയാണ്' നബി ഒന്ന് എണ്ണിയിരിക്കുന്നത്. (ബു. മു) (4) റസൂൽ പറഞ്ഞതായി (റ) ഉദ്ധരിക്കുന്നു: "ഒരു പുരുഷൻ പള്ളിയിലേക്കു പതിവായി പോകുന്നത് കണ്ടാൽ, അവന്റെ സത്യവിശ്വാസത്തിനു നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുവിൻ.' പിന്നീട് തിരുമേനി ഈ (18-ാം ) വചനം ഓതുകയും ചെയ്തു. (അ.തി.ജ) (5) പള്ളിയിൽ അടിച്ചുവാരിയിരുന്ന - തൂപ്പുവേല ചെയ്തിരുന്ന-ഒരു സ്ത്രീ മരണപ്പെട്ടു. ആ സ്ത്രീയെ കാണാതായപ്പോൾ നബി അവരെപ്പറ്റി അന്വേഷിച്ചു. അവർ മരണപ്പെട്ടുവെന്നറിഞ്ഞപ്പോൾ, അവരുടെ പേരിൽ നമസ്ക -രിക്കുവാൻ വേണ്ടി എന്നെ ഒരു വിവരം അറിയിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞുകൊ ണ്ട് തിരുമേനി അവരുടെ ക്വബ്റിന്റെ അടുക്കൽ ചെന്ന് അവരുടെ പേരിൽ (ജനാസഃ) നമസ്കാരം നടത്തി. (ബു.മു.ദാ.ജ)
9:19۞أَجَعَلۡتُمۡ سِقَايَةَ ٱلۡحَآجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَجَٰهَدَ فِي سَبِيلِ ٱللَّهِۚ لَا يَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
(19) ഹജ്ജ് ചെയ്യുന്നവർക്ക് കുടിക്കാൻ (വെള്ളം) കൊടുക്കലും, "മസ്ജിദുൽ ഹറാമി' ന്റെ പരിപാലനവും (ചെയ്യുന്നവരെ) നിങ്ങൾ ആക്കുകയോ? -അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്യുന്നവരെപ്പോലെ! അവർ അല്ലാഹുവിന്റെ അടുക്കൽ സമൻമാരാകുകയില്ല. അല്ലാഹു, അക്രമികളായ ജനങ്ങളെ സൻ മാർഗത്തിലാക്കുകയില്ല. (19) നിങ്ങൾ ആക്കിയോ, ആക്കുകയാണോ കുടിക്കാൻ കൊടുക്കൽ, വെള്ളം നൽകൽ ّ ِجا َ ح ْ لا ഹജ്ജ് ചെയ്യുന്നവന്, ഹജ്ജിന് വരുന്നവർക്ക് പരിപാലനവും ശുശ്രൂഷയും മസ്ജിദുൽ ഹറാമിന്റെ ك َ م َ ن ْ ഒരുവനെ (യാതൊരുവരെ)പ്പോലെ آم َ ن َ വിശ്വസിച്ചു ِ َّ اللها ِ ب അല്ലാഹുവിൽ الآخ ِ ر ِ അന്ത്യദിനത്തിലും സമരം ചെയ്യുകയും ِ َّ اللها അല്ലാഹുവിന്റെ നേർമാർഗത്തിൽ അവർ സമമാകുകയില്ല ِ َّ اللها َ د ْ ن ِ ع അല്ലാഹുവിങ്കൽ ُ َّ اللها َ و അല്ലാഹുവാകട്ടെ നേർമാർഗ (സൻമാർഗ)ത്തിലാക്കുകയില്ല ജനങ്ങളെ الظّ അക്രമികളായ മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, മക്കാ മുശ്രിക്കുകൾ തങ്ങളുടെ ശ്രേഷ്ഠഗുണങ്ങളായി എണ്ണിവന്നിരുന്നതാണ് ഹാജ്ജുമാർക്ക് വെള്ളം എത്തിച്ചുകൊടുക്കുവാനുള്ള ഏർപ്പാടും, ശുശ്രൂഷയും. മക്കയിൽ അക്കാലത്ത് വെള്ളത്തിന് വളരെ ക്ഷാമമായിരുന്നതു കൊണ്ട് ഹജ്ജിന് വരുന്നവർക്ക് അതാതിടങ്ങളിൽ വെള്ളം എത്തിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഏർപ്പാടായിരുന്നു. അതെല്ലാം നല്ലതും വേണ്ടപ്പെട്ടതുമായ കാര്യങ്ങളാണെങ്കിലും സത്യവിശ്വാസം സ്വീകരിക്കുക യും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്വാൻ താൽപര്യമില്ലാത്ത കാലേ ത്താളം അല്ലാഹുവിന്റെ അടുക്കൽ അതിന് നിലയും വിലയുമില്ലെന്ന് അല്ലാഹു മു ശ്രിക്കുകളെ ഉൽബോധിപ്പിക്കുകയാണ്.
9:20–23ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ
يُبَشِّرُهُمۡ رَبُّهُم بِرَحۡمَةٖ مِّنۡهُ وَرِضۡوَٰنٖ وَجَنَّـٰتٖ لَّهُمۡ فِيهَا نَعِيمٞ مُّقِيمٌ
خَٰلِدِينَ فِيهَآ أَبَدًاۚ إِنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ
Passage continues through verse 9:23.
(20) വിശ്വസിക്കുകയും, "ഹിജ്റഃ' പോകുകയും, അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം കൊണ്ടും, തങ്ങളുടെ ദേഹം കൊണ്ടും സമരം നടത്തുകയും ചെയ്തവർ, അല്ലാഹുവിന്റെ അടു- ക്കൽ, പദവിയിൽ ഏറ്റവും മഹത്തായവരത്രെ. അക്കൂട്ടർ തന്നെയാണ് ഭാഗ്യം പ്രാപിച്ചവരും. (21) അവരുടെ റബ്ബ് തന്റെ പക്കൽ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യത്തെയും പ്രീതിയെയും അവർക്കായുള്ള ചില സ്വർഗങ്ങളെയും കുറിച്ചു അവരെ സന്തോഷവാർത്ത അറിയിക്കുന്നു. അതിൽ (ശാശ്വതമായി) നിലനിൽക്കുന്ന സുഖാനുഭവമുണ്ടായിരിക്കും. (22) അതിൽ എന്നെന്നും (അവർ) നിത്യവാസികളായിക്കൊണ്ട്, നിശ്ചയമായും അല്ലാഹു-അവന്റെ അടുക്കൽ മഹത്തായ പ്രതിഫലമുണ്ട്. (23) ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ പിതാക്കളും, സഹോദരങ്ങളും, സത്യവിശ്വാസത്തെക്കാൾ അവിശ്വാസത്തോട് ഇഷ്ടം കാണിക്കുന്നപക്ഷം, അവരെ നിങ്ങൾ മിത്രങ്ങൾ (അഥവാ കൈകാര്യക്കാർ) ആക്കരുത്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരോട് മിത്രബന്ധം പുലർത്തുന്ന (അഥവാ അവർക്ക് കൈകാര്യ കർതൃത്വം നൽകുന്ന) പക്ഷം, അക്കൂട്ടർ തന്നെയാണ് അക്രമികൾ. (20) ّ َ ِ ين َധآم َ ن ُ وا ا വിശ്വസിച്ചവർ ഹിജ്റഃ പോകുകയും ചെയ്തു സമരം നടത്തുകയും ചെയ്തു اللها അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ സ്വത്തുക്കൾ (ധനം) കൊണ്ട് തങ്ങളുടെ ദേഹങ്ങൾകൊണ്ടും വമ്പിച്ചവരാണ് പദവി, പദവിയിൽ اللها അല്ലാഹുവിന്റെ അടുക്കൽ അക്കൂട്ടർതന്നെ ഭാഗ്യവാൻമാർ, വിജയികൾ (21) അവരെ സന്തോഷമറിയിക്കുന്നു അവരുടെ റബ്ബ് ഒരു കാരുണ്യത്തെപ്പറ്റി, കാരുണ്യംകൊണ്ട് م ِ ن ْ ه ُ അവനിൽ നിന്നുള്ള പ്രീതികൊണ്ടും ചില സ്വർഗങ്ങൾ കൊണ്ടും ْ ُ , ل َ അവർക്കുള്ള, അവരുടേതായ َ ا ف ِ അതിൽ (അവയിൽ) ഉണ്ട് ٌ ن َ ع ِ സുഖാനുഭവം, സുഖജീവിതം ٌ م ُ ق ِ നിലനിൽക്കുന്ന (22) ِِ ين ا നിത്യവാസികളായിക്കൊണ്ട് َ ا ف ِ അതിൽ എക്കാലവും, എന്നെന്നും َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവന്റെ അടുക്കലുണ്ട് أ َ ج ْ ر ٌ കൂലി, പ്രതിഫലം ٌ ع َ ظ ِ വമ്പിച്ച, മഹത്തായ (23) َധآم َ ن ُ وا ا വിശ്വസിച്ചവരേ നിങ്ങൾ ആക്കരുത് നിങ്ങളുടെ പിതാക്കളെ നിങ്ങളുടെ സഹോദരങ്ങളെ (സഹോദൻമാരെ)യും ബന്ധു--ക്കൾ, കൈകാര്യക്കാർ, ഉടയവർ അവർ ഇഷ്ട (തൃപ്തി)പ്പെടുന്നപക്ഷം അവിശ്വാസത്തെ َ الإيم َ ان ِ ع َ സത്യവിശ്വാസത്തെക്കാൾ, വിശ്വാസത്തിനെതിരെ ആരെങ്കിലും (ആർവല്ലവനും) അവരോട് മിത്രബന്ധം പുലർത്തിയാൽ, അവർക്ക് കൈകാര്യം നൽകിയാൽ നിങ്ങളിൽ നിന്ന് എന്നാൽ അക്കൂട്ടർ അവർ തന്നെ അക്രമികൾ.
9:24قُلۡ إِن كَانَ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ وَإِخۡوَٰنُكُمۡ وَأَزۡوَٰجُكُمۡ وَعَشِيرَتُكُمۡ وَأَمۡوَٰلٌ ٱقۡتَرَفۡتُمُوهَا وَتِجَٰرَةٞ تَخۡشَوۡنَ كَسَادَهَا وَمَسَٰكِنُ تَرۡضَوۡنَهَآ أَحَبَّ إِلَيۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٖ فِي سَبِيلِهِۦ فَتَرَبَّصُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
(24) (നബിയേ) പറയുക: "നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രൻമാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങൾ വിലയിടിവ് (അഥവാ ചിലവാകായ്മ) ഭയക്കുന്ന കച്ചവടവും, നിങ്ങൾ ഇഷ്ടപ്പെടുന്ന പാർപ്പിടങ്ങളുമാണ് അല്ലാഹുവിനെയും, അവന്റെ റസൂലിനെയും, അവന്റെ മാർഗത്തിൽ സമരം ചെയ്യുന്നതിനെയുംകാൾ (അധികം) നിങ്ങൾക്ക് പ്രിയങ്കരമെങ്കിൽ, എന്നാൽ അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നതുവരെ നിങ്ങൾ കാത്തിരിക്കുവിൻ! അല്ലാഹു തോന്നിയവാസികളായ ജനങ്ങളെ സൻമാർഗത്തിലാക്കുകയില്ല. (24) ق ُ ل ْ നീ പറയുക ആണെങ്കിൽ, ആയിരുന്നാൽ നിങ്ങളുടെ പിതാക്കൾ നിങ്ങളുടെ പുത്രൻമാരും (മക്കളും) നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യാഭർത്താക്കളും) നിങ്ങളുടെ ബന്ധുകുടുംബവും സ്വത്തുക്കളും, ധനവും നിങ്ങളത് സമ്പാദിച്ചുണ്ടാക്കി, ദണ്ഡിച്ചുണ്ടാക്കിയ കച്ചവടവും, വ്യാപാരവും നിങ്ങൾ ഭയപ്പെടുന്നു അതിന്റെ ചിലവഴിയായ്മയെ, വില - യിടിവ് പാർപ്പിടങ്ങളും നിങ്ങളതിനെ ഇഷ്ടപ്പെടുന്നു أ َ ح َ ب َّ അധികം പ്രിയപ്പെട്ടത്, ഇഷ്ടപ്പെട്ടത് നിങ്ങൾക്ക് َ ن ِ م ِ َّ اللها അല്ലാഹുവിനെക്കാൾ അവന്റെ റസൂലിനെയും (കാൾ) സമരത്തെയും (കാൾ) അവന്റെ മാർഗത്തിൽ എന്നാൽ നിങ്ങൾ കാത്തിരിക്കുവിൻ, പ്രതീക്ഷിക്കുവിൻ വരുന്നതുവരെ ُ َّ اللها അല്ലാഹു അവന്റെ കൽപനയും കൊണ്ട് ُ َّ اللها َ و അല്ലാഹു അവൻ നേർമാർഗത്തിലാക്കുകയില്ല ജനതയെ, ജനങ്ങളെ തോന്നിയവാസികളായ, ദുർന്നടപ്പുകാരായ സ്വന്തം പിതാക്കളോ, സ്വന്തം സഹോദരങ്ങളോ സത്യവിശ്വാസം സ്വീകരിക്കാതെ അവിശ്വാസം കൊണ്ട് തൃപ്തിപ്പെടുന്നപക്ഷം അവരുമായി മിത്രബന്ധം പുലർത്തുകയും അവരെ കൈകാര്യക്കാരാക്കിവെക്കുക യും ചെയ്തുകൂടാ എന്ന് സത്യവിശ്വാസികളോട് അല്ലാഹു കൽപിക്കുന്നു. മൽസരത്തി ൽ കഴിയുന്ന അവിശ്വാസികളോട് മൈത്രിയിലും കൂട്ടുകെട്ടിലും പെരുമാറുന്നതിനെപ്പറ്റി ഒന്നിലധികം സ്ഥലത്ത് ക്വുർ-ആനിൽ അല്ലാഹു വിരോധിച്ചിരിക്കുന്നത് കാണാം. സൂഃ മുജാദിലഃയിൽ പറയുന്നു: അല്ലാഹുവിനോടും അവന്റെ റസൂലിനോടും മൽസരം കാണിക്കുന്നവരോട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരുജനത സ് നേഹബന്ധം പുലർത്തുന്നതായി നീ കണ്ടെത്തുകയില്ല. അവർ തങ്ങളുടെ പുത്രൻമാരോ, സഹോദരങ്ങളോ, ബന്ധുകുടുംബങ്ങളോ ആയിരുന്നാലും ശരി. ങ്ങിനെയുള്ളവരുടെ -സ്നേഹബന്ധം പുലർത്താത്തവരുടെഹൃദയങ്ങളിൽ അല്ലാഹു സത്യവി -ശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. അവന്റെ പക്കൽ നിന്നുള്ള ഒരു ആത്മാവ് മുഖേന അവൻ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (58:22) കുടുംബബന്ധത്തെ ഓർത്തും, സ്വകുടുംബത്തിന്റെ അപ്രീതിയുണ്ടാകരുതെന്ന് കരുതിയും, സ്വത്തുക്കൾക്കൊ, പാർപ്പിടങ്ങൾക്കൊ നാശം സംഭവിക്കുമെന്ന് വിചാരിച്ചുമൊക്കെ ദുർബ്ബല വിശ്വാസികളായ ചില മുസ്ലിംകൾ യുദ്ധം ചെയ് വാനോ, ഹിജ്റഃ പോകാനോ ശ്രമിക്കാതെ ഒഴിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. അവരുടെ വിഷയത്തിലാണ് ഈ വചനങ്ങൾ അവതരിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ തത്വം എല്ലാ കാലത്തുള്ളവർക്കും ബാധകം തന്നെയാണ്. അതായത് അല്ലാഹുവിന്റെ ദീനി -നോട് മൽസരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവർ അടുത്ത ബന്ധുക്കളായാലും അവരോട് ഹൃദയം ഇണങ്ങിക്കൊണ്ട് അണഞ്ഞബന്ധം പുലർത്തിക്കൊണ്ടിരിക്കുവാൻ സത്യവിശ്വാസികൾക്ക് ഒരു കാലത്തും പാടില്ലാത്തതാകുന്നു. മാതാപിതാക്കൾ മുശ്രിക്കുകളായിരുന്നാൽപോലും അവരോട് ഇഹത്തിൽ നന്നായി പെരുമാറണമെന്നും, അവിശ്വാസി -കളോടും നീതിയും മര്യാദയും പാലിക്കേണമെന്നും, നീതികേടും അക്രമവും ആരോ ടും പാടില്ലെന്നുമുള്ള കൽപനകൾ ഇപ്പറഞ്ഞതിന് എതിരല്ലതാനും. കുടുംബബന്ധങ്ങളോ, സ്നേഹബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിത സൗകര്യങ്ങളിലുമുള്ള താൽപര്യങ്ങളോ ഒന്നുംതന്നെ അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകൾ അനുസരിക്കുന്നതിനോ അല്ലാഹുവിന്റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്ഠിക്കുന്നതിനോ തടസ്സമായിരിക്കുവാൻ പാടില്ല. അങ്ങി നെ തടസ്സമാകത്തക്കവണ്ണം അവക്ക് പ്രാധാന്യം കൽപിച്ചാൽ അതിന്റെ ഭവിഷ്യത്ത് വളരെ ആപൽക്കര -മായിരിക്കുമെന്ന് സത്യവിശ്വാസികളോടുള്ള ഒരു താക്കീതാണ് 24-ാം വച - നത്തിൽ കാണുന്നത്. "അല്ലാഹു അവന്റെ കൽപനകൊണ്ട് വരുന്നത്വരെ കാത്തിരിക്കുവിൻ اللها എന്നുള്ള ആ കനത്ത താക്കീത് വിഷയത്തിന്റെ ഗൗരവമാണ് ചൂണ്ടിക്കാട്ടുന്നത്. ആ കൽപനകൊണ്ടുദ്ദേശ്യം ന്നാ, അത് എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തി ൽവെച്ചും, പരത്തിൽവെച്ചും, അതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അത് നിങ്ങൾക്ക് താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിർദേശങ്ങളെക്കാൾ അത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൽപിച്ചുകൊണ്ടിരിക്കുന്നതു നിമിത്തം മുസ്ലിംകൾ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകൾ ബുദ്ധിയും വിശ്വാസവുമുള്ള ആർക്കും അജ്ഞാതമല്ലതന്നെ. അത്മൂലം ലോകത്തുവെച്ചുണ്ടാകാനിരിക്കു ന്ന ഭവിഷ്യത്തുകളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും. നബി ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം! നിങ്ങളിൽ ഒരാൾക്കും തന്നെ, അവന്റെ മാ താപിതാക്കളെയും, മക്കളെയും എല്ലാ മനുഷ്യരെയുംകാൾ ഇഷ്ടപ്പെട്ടവൻ ഞാനായിരിക്കുന്നതുവരെ അവൻ സത്യവിശ്വാസി ആയിരിക്കയില്ല.' (ബു.മു) ഒരിക്കൽ ഉമർ (റ) നബി യോട് ഇങ്ങനെ പറയുകയുണ്ടായി: "അല്ലാഹുവിനെതന്നെ സത്യം! അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നാണ് എന്റെ ദേഹം ഒഴിച്ചുള്ള മറ്റെല്ലാറ്റിനെക്കാളും നിക്കിഷ്ടപ്പെട്ട ആൾ. " അപ്പോൾ റസൂൽ പറഞ്ഞു; "നിങ്ങളിലൊരാൾക്ക് അവന്റെ ദേഹത്തെക്കാളും ഇഷ്ടപ്പെട്ടവൻ ഞാനായിരിക്കുന്നതുവരെ അവൻ സത്യവിശ്വാസിയായിരിക്കയില്ല.' അപ്പോൾ ഉമർ (റ) പറഞ്ഞു: "എന്നാൽ - ഇപ്പോൾ - അല്ലാഹുതന്നെ സത്യം ! അങ്ങുന്ന് എനിക്ക് എന്റെ ദേഹത്തേക്കാൾ ഇഷ്ടപ്പെട്ടവനാകുന്നു.' അപ്പോൾ നബി തിരുമേനി പറഞ്ഞു: "ഇപ്പോഴാണ്, ഉമറേ, തന്റെ വിശ്വാസം പരിപൂർണമായത് (അ.മു) അല്ലാഹുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്നേഹിക്കലും അനുസരിക്കലും. അഥവാ അതു രണ്ടും ർത്ഥത്തിൽ ഒന്നുതന്നെ. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്മകൾക്കുള്ള ഏക -നിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാൾ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാർത്ഥ സത്യവിശ്വാസിക്ക് ഉണ്ടായിരിക്കുവാൻ പാടില്ലല്ലോ. "ഇപ്പോഴാണ് ഉമറേ തന്റെ വിശ്വാസം പരിപൂർണമായത്' എന്ന തിരുവചനം ഈ വസ്തുതയാണ് ചൂണ്ടി -ക്കാട്ടുന്നത്. ഇതുതന്നെയാണ് സൂഃ അഹ്സാബിൽ َ الن (നബി സത്യവിശ്വാസികളോട് അവരുടെ ദേഹങ്ങളെക്കാൾ അധികം ബന്ധപ്പെട്ടവനാകുന്നു. (33:6) എന്ന വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത്. വിഭാഗം - 4
9:25–27لَقَدۡ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٖ وَيَوۡمَ حُنَيۡنٍ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡـٔٗا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ
ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ
ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ
(25) വളരെ (യുദ്ധ) രംഗങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈൻ (യുദ്ധ) ദിവസവും (സഹായിച്ചു): അതായത്, നിങ്ങളുടെ (ആൾ) പെരുപ്പം നിങ്ങളെ സംതൃപ്തിപ്പെടുത്തിയിട്ട് അത് നിങ്ങൾക്ക് യാതൊന്നും പര്യാപ്തമാക്കാതിരുന്നപ്പോൾ; ഭൂമി വിശാലമായതോടെ അത് നിങ്ങൾക്ക് ഇടുക്കമാകുകയും ചെയ്തു. പിന്നീട് നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്തു. (26) പിന്നെ, അല്ലാഹു അവന്റെ റസൂലിന്റെ മേലും, സത്യവിശ്വാസികളുടെ മേലും തന്റെ (വക) ശാന്തത ഇറക്കിക്കൊടുത്തു: നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവൻ ഇറക്കുകയും ചെയ്തു: അവിശ്വസിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്തു. അതത്രെ, അവിശ്വാസികളുടെ പ്രതിഫലം. (27) പിന്നീട് അതിനുശേഷം, താൻ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു (വളരെ) പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (25) ل َ ق َ د ْ തീർച്ചയായും ഉണ്ട് اللها അല്ലാഹു നിങ്ങളെ സഹായിച്ചു (യുദ്ധ) രംഗങ്ങളിൽ ഹുനൈൻ ദിവസവും നിങ്ങളെ സംതൃപ്തി (അത്ഭുത)പ്പെടുത്തിയപ്പോൾ നിങ്ങളുടെ പെരുപ്പം, ആധിക്യം എന്നിട്ടത് ധന്യമാക്കിയില്ല, പര്യാപ്തമാക്കിയില്ല, ഉപകരിച്ചില്ല, നിങ്ങൾക്ക് യാതൊന്നും ഇടുങ്ങുക (കുടുസ്സായിരിക്കുക)യും ചെയ്തു നിങ്ങൾക്ക്, നിങ്ങളുടെമേൽ الأر ْ ض ُ ഭൂമി അതു വിശാലമായതോടെ പിന്നെ നിങ്ങൾ തിരിഞ്ഞുപോന്നു പിൻതിരിഞ്ഞവരായി (പിന്നോക്കം) (26) പിന്നെ ഇറക്കി ُ َّ اللها അല്ലാഹു അവന്റെ ശാന്തത, സമാധാനം, അടക്കം തന്റെ റസൂലിന്റെമേൽ സത്യവിശ്വാസികളുടെ മേലും അവൻ ഇറക്കുകയും ചെയ്തു ചില സൈന്യങ്ങളെ നിങ്ങളതു കണ്ടിട്ടില്ല, കാണാത്ത അവൻ ശിക്ഷിക്കുകയും ചെയ്തു അവിശ്വസിച്ചവരെ അത്, അതത്രെ ج َ ز َ اء ُ പ്രതിഫലമത്രെ, പ്രതിഫലം അവിശ്വാസികളുടെ (27) പിന്നെ പശ്ചാത്താപം (മടക്കം) സ്വീകരിക്കും. ُ َّ اللها അല്ലാഹു അതിന്റെ ശേഷം അവൻ ഉദ്ദേശിക്കുന്നവരുടെ ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ (വളരെ) പൊറുക്കുന്നവനാകുന്നു ٌ , ر َ ح ِ കരുണാനിധിയാണ്. കുടുംബബന്ധം, ധനം, വാസസ്ഥലം ആദിയായവയെക്കാളെല്ലാം പ്രാധാന്യം നൽകേണ്ടത് അല്ലാഹുവിന്റെയും റസൂലിന്റെയും സ്നേഹം സമ്പാദിക്കുന്ന -തിനും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നതിനുമാണെന്നും, അല്ലാത്തപക്ഷം അതിന്റെ ഭവിഷ്യത്ത് ഭയങ്കരമാണെന്നും അറിയിച്ചശേഷം, അല്ലാഹുവിൽ നിന്നു ള്ള സഹായം ഇതിന് മുമ്പ് നിങ്ങൾക്ക് പലപ്പോഴും ലഭിക്കുകയുണ്ടായിട്ടുണ്ടെന്നും, തൊന്നും നിങ്ങളുടെ ശക്തി കൊണ്ടോ പ്രതാപംകൊണ്ടോ ആയിരുന്നില്ലന്നും അല്ലാഹു സത്യവിശ്വാസികളെ ഓർമിപ്പിക്കുന്നു. കൂട്ടത്തിൽ ഹുനൈൻ യുദ്ധത്തിൽ നൽകിയ സഹായവും അതിന്റെ സന്ദർഭവും പ്രത്യേകം അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. എണ്ണം കൊണ്ടും വണ്ണംകൊണ്ടും മുമ്പെന്നത്തെക്കാളും പ്രബലമായ ഒരു സേനയായിരുന്നു അന്ന് മുസ്ലിംകളുടേത്. അതിൽ അവർ അഭിമാനം കൊളളുകയും ഇക്കുറി ഏതായാലും നമുക്ക് തോൽവി പിണയുകയില്ലെന്ന് അവർ കണക്കാക്കുകയും ചെയ്തിരുന്നു. പക്ഷേ , അവർ അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പരീക്ഷണത്തിന് വിധേയരാകുകയും തിരി -ഞ്ഞോടേണ്ടിവരികയും ചെയ്തു. ആൾപെരുപ്പംകൊണ്ടല്ല മുസ്ലിംകൾക്ക് വിജയം കൈവരുന്നതെന്ന് അവർക്ക് ബോധ്യമായി. അവസാനം, അല്ലാഹുവിങ്കൽ നിന്നുള്ള ചില പ്രത്യേകാനുഗ്രഹങ്ങൾ വഴി യുദ്ധം വമ്പിച്ച വിജയമായി കലാശിച്ചു. ഈ വചനങ്ങൾ അവതരിക്കുന്നതിന് അൽപം മുമ്പു മാത്രം കഴിഞ്ഞതും, ഓർമ മങ്ങിപ്പോയിട്ടില്ലാത്തതുമാണ് ആ സംഭവം. അതുകൊണ്ടാണ് അതിവിടെ പ്രത്യേകം ഓർമിപ്പിക്കുവാൻ കാരണം. ഓരോ സന്ദർഭത്തിലായി അൽപം അംഗങ്ങൾ മാത്രം അടങ്ങുന്ന ചെറിയൈ സന്യസംഘങ്ങളെ നബി പല ഭാഗത്തേക്കും അയക്കുകയുണ്ടായിട്ടുണ്ട്. ഈ സംഘങ്ങൾ س َ ر ِ ية (ചെറിയ സൈന്യസംഘം) എന്ന പേരിൽ അറിയപ്പെടുന്നു. നബി യുടെ നേതൃത്വത്തിൽ പല സ്ഥലത്തേക്കുമായി നയിക്കപ്പെട്ട സൈന്യങ്ങൾ മൊത്തം ഇരു -പതിൽപരം വരും. ഇവ غزوة (പടയെടുപ്പ്) എന്ന പേരിലും അറിയപ്പെടുന്നു. ചിലതിൽ ശത്രുക്കളുമായി സന്ധി നടത്തി ഏറ്റുമുട്ടലൊന്നും കൂടാതെ തിരിച്ചുപോരു -കയും, ചിലതിൽ യുദ്ധം നടക്കുകയും ഉണ്ടായിട്ടുണ്ട്. ബദ്ർ, ഉഹ്ദ്, അഹ്സാബ് (ഖൻദക്വ്), ക്വുറൈദ്വ, മുസ്വ്ത്വലക്വ്, ഖൈബർ, മക്കാ (വിജയം), ഹുനൈൻ, ) എന്നിവയിലാണ് ഏറ്റുമുട്ടലുണ്ടായത്. മിക്കവാറും എല്ലാറ്റിലും വിജയം പൂർണമായും മുസ്ലിംകൾക്ക് തന്നെയായിരുന്നു. ചുരുക്കം ചിലതിൽ മുസ്ലിംകൾക്ക് വന്നുപോയ ചില പാകപ്പിഴവുകൾ നിമിത്തം അവർ പരീക്ഷണങ്ങൾക്ക് വിധേയരാവുകയും ഉണ്ടായി. ആദ്യഘട്ടത്തിൽ വിജയം കണ്ടെങ്കിലും അവസാനം പരാജയത്തിൽ കലാശിച്ച യുദ്ധമാണ് ഉഹ്ദ്-ഇതിനെപ്പറ്റി സൂഃ ആലു ഇംറാനിൽ വിവരിച്ചിരിക്കുന്നു. ഇടക്കുവെച്ചു പരാജയം നേരി -ട്ടെങ്കിലും അവസാനം വിജയത്തിൽ കലാശിച്ച യുദ്ധമാണ് ഹുനൈൻ. അതിന്റെ ചില വശങ്ങളെപ്പററിയാണ് ഈ ( ) മിക്കസ്ഥലങ്ങളും പടം 6 ൽ കാണാം. വചനത്തിൽ അല്ലാഹു ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിന്റെ ചുരുക്കം അറിയുന്നത് ഈ വചനത്തിലെ ആശയം മനസ്സിലാക്കുവാൻ ഉപകരിക്കുന്നതാണ്. ഹുനൈൻ യുദ്ധം ഹിജ്റഃ എട്ടാം കൊല്ലത്തിൽ മക്കാവിജയം ഉണ്ടായതോടുകൂടി വിഗ്രഹമതത് തിന്റെ പതാക നിലംപതിക്കുകയും അറബികൾ മിക്കവരും ഇസ്ലാമിനു കീഴ്പെടുകയും, ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ ഹവാസിൻ, ഥക്വീഫ് എന്നീ ഗോത്രക്കാർക്ക് ( ) രോഷം മൂക്കുകയാണുണ്ടായത്. അവർ തങ്ങളുടെ ദുരഭിമാനം വിട്ടില്ല. മുഹമ്മദ് ങേ്ങാട്ട് പടയെടുക്കും മുമ്പ് നമുക്കങ്ങോട്ട് പടയെടുക്കാമെന്ന് നിശ്ചയിച്ചു അവർ അതിന് ഒരുക്കം കൂട്ടുകയായി. വേറെ ചില ഗോത്രക്കാരും അതിൽ അവരോട് സഹകരിച്ചി -രുന്നു. തങ്ങളുടെ സൈന്യം ഒരിക്കലും പരാജയപ്പെട്ടു പിൻമാറാതെ ആത്മവീര്യേ ത്താടുകൂടി യുദ്ധക്കളത്തിൽ ഉറച്ചുനിൽക്കണമെന്ന ഉദ്ദേശത്തിൽ, സാധാരണ പതിവുകൾ ക്കെതിരായി അവരുടെ സൈന്യനായകനായ മാലികുബ്നു ഔഫ് ഒരു പുതിയ പരിപാടി ആവിഷ്കരിച്ചു. അവരിലുള്ള ഒരു നേതാവും ധീരനുമായിരുന്ന ദുറൈദ് അതിനെ എതിർത്തുവെങ്കിലും സൈന്യാധിപൻ അത് നടപ്പിലാക്കുക തന്നെ ചെയ്തു.സ്ത്രീകൾ, കുട്ടികൾ, തങ്ങളുടെ സ്വത്തുക്കളായ ആടുമാടുകൾ എന്നിവയെല്ലാം സൈന്യനി -രയുടെ തൊട്ടുപിന്നിലായി നിരത്തി നിറുത്തുകയായിരുന്നു ആ പരിപാടി. ത ങ്ങളുടെ കുടുംബങ്ങളെയും സ്വത്തുക്കളെയും മുഴുവൻ ശത്രുക്കൾക്ക് (മുസ്ലിംകൾക്ക്) വിട്ടുകൊടുത്തുകൊണ്ട് ആരും യുദ്ധത്തിൽ നിന്ന് പിൻതിരിഞ്ഞോടിപ്പോകുകയില്ല എന്നായിരുന്നു അവൻ കണക്കുകൂട്ടിയത്. ഇവരുടെ പുറപ്പാടിനെപ്പറ്റി നബി ക്കു വിവരം കിട്ടി. മദീനയിൽ നിന്നു വന്ന് മക്കാവിജയ സംഭവത്തിൽ പങ്കെടുത്തിരുന്ന പതിനായിരം സ്വഹാബിക -ളോടുകൂടി നബി അവരുടെ നേരെ പടയെടുത്തു. അവർക്കുപുറമെ, മക്കയിൽ നിന്നുള്ള രണ്ടായിരം പേർ വേറെയും ഉണ്ടായിരുന്നു. ഇവർ അധികവും പുതുവിശ്വാസികളും വിശ്വാസം ദൃഢമായിക്കഴിഞ്ഞിട്ടില്ലാത്തവരുമായിരുന്നു. പലരും "ഗനീമത്ത്' മോഹിച്ചും പുറപ്പെട്ടിരുന്നു. ഇസ്ലാമിനെ അംഗീകരിച്ചു കഴിയാത്ത ഏകദേശം എൺപത് മുശ്രി -ക്കുകളും ഈ പടയെടുപ്പിൽ നബി യെ അനുഗമിക്കുകയുണ്ടായി. അതേസമയത്ത് മറുപക്ഷത്ത് ശത്രുക്കളുടെ എണ്ണം നാലായിരം മാത്രമായിരുന്നു. അതെ, കേവലം മൂ ന്നിലൊന്നുമാത്രം. ഇത്തവണ തങ്ങളുടെ സംഖ്യാബലം കണ്ടു മുസ്ലിംകൾ അഭിമാനം കൊള്ളു -കയും സംതൃപ്തരാകുകയും ചെയ്തു. പക്ഷേ, ഫലമുണ്ടായില്ല. മുസ് ലിംകളുടെ മുന്നണി സൈന്യം മുന്നോട്ടു നീങ്ങിയപ്പോഴേക്കും ശത്രുക്കളുടെ ഒരു വമ്പി ച്ച ഒളിസൈന്യം അവരെ തുരുതുരെ ആക്രമിച്ചു. അവർ പിന്തിരിഞ്ഞു പല പാട്ടിലും ഓടേണ്ടി വന്നു. അതോടെ സൈന്യത്തിന്റെ സമനില തെറ്റി. പിന്നണികളും അവരെ അനു -ഗമിക്കുകയുണ്ടായി. നബി തിരുമേനി യുദ്ധക്കളത്തിൽ തന്നെ ഉറച്ചുനിന്നു. ഈ യാത്രയിൽ തിരുമേനി ഇരട്ടപടയങ്കിയായിരുന്നു ധരിച്ചിരുന്നത്. മുഹാജിറുകളിലും, അൻസ്വാരികളിലും പെട്ട ചില സ്വഹാബീ പ്രമുഖൻമാരും തിരുമേനിയുടെ ഒന്നിച്ചുനിന്നു."ഇങ്ങോട്ടുവരീൻ! ഇങ്ങോട്ടു വരീൻ! അല്ലാഹുവിന്റെ അടിയാൻമാരേ! എന്നു നബി വിളിച്ചു പറയുന്നു- ( ) പടം 7 നോക്കുക. ണ്ടായിരുന്നു. ഓടിരക്ഷപ്പെടുന്നവർ അത് കേട്ടു മടങ്ങുകയു -ണ്ടായില്ല. അങ്കലാപ്പും ഭയപ്പാടും നിമിത്തം ഓടിരക്ഷപ്പെടുവാൻ പോലും ഇടമില്ലാത്ത വി ധം ഭൂമിവളരെ കുടുസ്സായി അവർക്ക് തോന്നി. ശിർക്കിന്റെ ചുവയിൽ നിന്ന് തികച്ചും രക്ഷപ്പെ -ട്ടിട്ടില്ലാത്ത ചിലരും, പുതുവിശ്വാസികളായ ചിലരുംമുസ്ലിംകൾക്ക് പിണഞ്ഞ ഈ പരാജയത്തിൽ സന്തോഷംകൊണ്ടു. "സിഹ്ർ ഇപ്പഴാണ് പൊളിഞ്ഞത്' എന്നും മറ്റും ചിലർ പറയുകപോലുമുണ്ടായി. അതേസമയം, നബി യുടെ കൂടെ പോന്നിരുന്ന മുശ്രിക്കുകളിൽ ചിലർ അവർക്കുനേരെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമായിട്ടും നബി സ്ഥലം വിട്ടില്ല. അവസാനം നബി യുടെ കൽപന പ്രകാരം അവിടുത്തെ പിതൃവ്യനും, ഉച്ചത്തിൽ ശബ്ദിക്കുന്ന ആളുമായിരുന്ന അബ്ബാസ് (റ ) ജനങ്ങളെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. അതോടെ, അവർ ഓട്ടം നിറുത്തുവാനും , നബി യുടെ ചുറ്റും വന്നുകൂടുവാനും തുടങ്ങി. അല്ലാഹു അവർക്ക് മനസ്സമാധാനവും ശാന്തിയും നൽകുകയും മനുഷ്യർക്ക് കാൺമാൻ കഴിയാത്ത സൈന്യങ്ങളെമലക്കുകളെ-ഇ റക്കി അവരെ അനുഗ്രഹിക്കുകയും ചെയ്തു. ( ) അങ്ങനെ, സത്യവിശ്വാസികൾക്ക് ഒരു പുതിയ ധൈര്യവും ഉൻമേഷവും ഉളവായി. അവർ ശത്രുക്കളുടെ നേരെ കു തിച്ചുചാടുകയായി. യുദ്ധരംഗം പാടുമാറി. ശത്രുക്കൾ തങ്ങളുടെ സ്വത്തുക്കളെയോ, സ് ത്രീകളെയും കുട്ടികളെയുമോ ഒന്നും വകവെക്കാതെ പടക്കളം വിട്ടോടിക്കളഞ്ഞു. മുസ്ലിംകൾ വിജയക്കൊടി ഉയർത്തി. മുമ്പൊരിക്കലും ലഭിക്കാത്തത്ര ആടുമാടൊട്ടകങ്ങളടക്കം വളരെ ഗനീമത്ത് സ്വത്തുക്കൾ മുസ്ലിംകൾക്ക് ലഭിച്ചു. പുരുഷൻമാർക്ക് പുറമെ വളരെയധികം സ്ത്രീകളും കുട്ടികളും ചിറയിലകപ്പെട്ടു. അപ്രതീക്ഷിതമായി അല്ലാഹു മുസ്ലിംകൾക്ക് നൽകിയ ഈ വമ്പിച്ച സഹായം, വളരെയേറെ മുശ്രിക്കുകൾ ഇസ്ലാമിനെ ആശ്ലേഷിക്കുവാൻ കാരണമായിത്തീർന്നു. ഗനീമത്തിന്റെ വലിയൊരു ഭാഗം, വിശ്വാസം റച്ചു കഴിഞ്ഞിട്ടില്ലാത്ത പുതുവിശ്വാസികൾക്കും, കൂടെ പോന്നിരുന്ന മുശ്രിക്കുകൾക്കു -മായിരുന്നു നബി നൽകിയത്. ഈ ഔദാര്യം നിമിത്തവും ഇസ്ലാമിന് വളരെ നേട്ടമുണ്ടായി. വളരെ ആളുകൾ വിശ്വസിക്കുവാനും, വളരെ ആളുകളുടെ വിശ്വാ സം ശക്തിപ്പെടുവാനും ഇത് കാരണമായി. അൻസ്വാരികളായി സൈന്യത്തിലുണ്ടായിരുന്നവർക്ക് കാര്യമായ ഓഹരിയൊന്നും ലഭിക്കാത്തതിൽ, അവർക്കിടയിൽ ചില മുറുമുറുപ്പുമുണ്ടായി. നബി അവരെ വിളിച്ചുകൂട്ടി അവർക്ക് ഉപദേശങ്ങൾ നൽകുകയും, ഈ പ്രാവശ്യത്തെ ഗനീമത്ത് മുൻവഴക്കത്തിന് വ്യത്യസ്തമായി വിനിയോഗിച്ചതിലടങ്ങിയ തത്വം അവരെ മനസ്സിലാക്കുകയും ചെയ്തു. "ജനങ്ങൾ ആടുമാടുകളും നിങ്ങൾ അല്ലാഹുവിന്റെ റസൂലിനെയും കൊണ്ടു (തിരിച്ചു) പോകുന്നതിന് നിങ്ങൾ-ഇഷ്ടപ്പെടുന്നില്ലേ?!' എന്ന് തിരുമേനി അവരോട് ചോദിച്ചു. അവർ വളരെ തൃ പ്തിപ്പെട്ടുവെന്നുമാത്രമല്ല, ഈ ചോദ്യം അവരിൽ ഉണ്ടാക്കിയ സന്തോഷാധിക്യം കൊണ്ട് അവർ കരയുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹവാസിൻ ഗോത്രത്തി ന്റെ ഒരു നിവേദകസംഘം നബി യുടെ സന്നിധിയിൽ വന്നു ഇസ്ലാമിനെ അംഗീകരിക്കുകയും ആറായിരത്തോളം വരുന്ന തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും വിട്ടുകൊടുക്കുവാൻ അപേക്ഷിക്കുകയും ചെയ്തു. അവർ പലർക്കുമായി ഭാഗിക്കപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട് അവരെ വിട്ടുകൊടുക്കുവാൻ നബി ജനങ്ങളോട് ശുപാർശ ചെയ്തു. അതിനെത്തുടർന്ന് എല്ലാവരും വിട്ടുകൊടുക്കുകയും ചെയ്തു. ( ) മലക്കുകൾക്ക് യുദ്ധത്തിൽ ഉണ്ടാകുന്ന പങ്കിനെപ്പറ്റി കഴിഞ്ഞ സൂറത്തി ലും അതിനു മുമ്പും വിവരിച്ചിട്ടുണ്ട്. ഇതാണ് ഹുനൈൻ യുദ്ധത്തിന്റെ ചുരുക്കം. ഇതിൽ നിന്ന് 25,26 വചനങ്ങളിലെ പരാമർശങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കാമല്ലോ. നിങ്ങൾ കണ്ടിട്ടില്ലാത്ത സൈന്യങ്ങൾ( جنودا لم تروها )കൊണ്ടുദ്ദേശ്യം മലക്കുകളാണെന്നുള്ളതിൽറാസീ (റ) പ്രസ് താവിച്ചതുപോലെക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. പക്ഷേ, ബദ്റിൽ ഇറക്കപ്പെട്ട മലക്കുകളുടെ എണ്ണത്തെക്കുറിച്ചും മറ്റും സൂഃ ആലു-ഇംറാനിൽ പ്രസ്താവിച്ചതുപോലെ, ഇവിടെ അവരെക്കുറിച്ചു പ്രത്യേകമൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. 27-ാം വചനത്തിൽ അല്ലാഹു ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അതിനുശേഷം അവൻ സ്വീകരിക്കും. اللها എന്ന് പറഞ്ഞതിന്റെ പുലർച്ച, ഹുനൈൻ സംഭവത്തെത്തുടർന്ന് വളരെയേറെ ആളുകൾ ഇസ്ലാമിലേക്ക് പ്രവേശിക്കുകയുണ്ടായതിൽനിന്ന് വ്യക്തമായല്ലോ.
9:28يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡمُشۡرِكُونَ نَجَسٞ فَلَا يَقۡرَبُواْ ٱلۡمَسۡجِدَ ٱلۡحَرَامَ بَعۡدَ عَامِهِمۡ هَٰذَاۚ وَإِنۡ خِفۡتُمۡ عَيۡلَةٗ فَسَوۡفَ يُغۡنِيكُمُ ٱللَّهُ مِن فَضۡلِهِۦٓ إِن شَآءَۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٞ
(28) ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മുശ്രിക്കുകൾ അശുദ്ധർ തന്നെയാകുന്നു. അതിനാൽ, അവരുടെ ഈ കൊല്ലത്തിനു ശേഷം അവർ "മസ്ജിദുൽ ഹറാമി' നെ ധ പാവനമായ പള്ളിയെ പ സമീപിക്കരുത്. നിങ്ങൾ വല്ല ഞെരുക്കവും ധ ദാരിദ്യ്രവും പ ഭയപ്പെടുന്നപക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താൽ വഴിയെ നിങ്ങളെ ധന്യരാക്കുന്നതാണ്, അവൻ ഉദ്ദേശിച്ചെങ്കിൽ. നിശ്ചയമായും അല്ലാഹു, (എല്ലാം) അറിയുന്നവനും അഗാധജ്ഞനുമാകുന്നു. (28) ّ َ ِ ين َപّ ഹേ, വിശ്വസിച്ചവരേ നിശ്ചയമായും (തന്നെമാത്രം) മുശ്രിക്കുകൾ ن َ ج َ س ٌ മലിനം, വൃത്തികേട്, തന്നെ (മാത്രമാണ്) അതിനാൽ അവർ സമീപിക്കരുത് മസ്ജിദുൽ ഹറാമിനെ ب َ ع ْ د َ ശേഷം, പിറകെ അവരുടെ ഈ കൊല്ലത്തിന്റെ നിങ്ങൾ ഭയപ്പെടുന്നപക്ഷം, പേടിച്ചെങ്കിൽ വല്ല ഞെരുക്കവും, ദാരിദ്യ്രവും എന്നാൽ വഴിയെ, പിറകെ നിങ്ങളെ ധന്യമാക്കും, നിങ്ങൾക്ക് ധന്യത നൽകും ُ َّ اللها അല്ലാഹു അവന്റെ അനുഗ്രഹത്താൽ, ദയവിനാൽ അവൻ ഉദ്ദേശിച്ചെങ്കിൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ٌ ര ع َ ل ِ അറിയുന്നവനാണ് ٌ ര ح َ ك ِ അഗാധജ്ഞനാണ്. ഒമ്പതാം കൊല്ലത്തിൽ അബൂബക്ർ (റ) ന്റെ നേതൃത്വത്തിൽ മുസ്ലിം -കൾ ഹജ്ജിന് വന്നപ്പോൾ, അടുത്ത കൊല്ലം മുശ്രിക്കുകൾ ഹജ്ജിന് വരരുതെന്ന് പ്രഖ്യാപനം ചെയ്യുകയുണ്ടായല്ലോ. ഹജ്ജുകാലത്ത് പല ദിക്കുകളിൽനിന്നും ആളുകൾ മക്കയിൽ ഹജ്ജിനു സമ്മേളിക്കലും, അതിനെത്തുടർന്ന് കുറേ ദിവസങ്ങളോളം ഭക്ഷ്യസാധനങ്ങളടക്കം വിവിധ ഉൽപ്പന്നങ്ങളുടെ വലിയ കച്ചവടച്ചന്ത നടത്തലും പതിവുണ്ടാ -യിരുന്നു. മക്കാനിവാസികളുടെ ഒരു നല്ല വരുമാനമാർഗമായിരുന്നു അത്. മേ പ്പടി പ്രഖ്യാപനമുണ്ടായപ്പോൾ, തങ്ങളുടെ ആ വരുമാനമാർഗം നഷ്ടപ്പെടുമെന്നും, തങ്ങൾക്ക് അതുമൂലം ഞെരുക്കവും ദാരിദ്യ്രവും ബാധിച്ചേക്കുമെന്നും പലരും ഭയപ്പെട്ടു. ഇതിനുള്ള മറുപടിയും, മേലിൽ മുശ്രിക്കുകൾ സമീപിക്കുവാൻ പാടില്ലെന്ന് കൽപിച്ചതിന്റെ കാരണവും ഈ വചനത്തിൽ വിവരിക്കുന്നു. മുശ്രിക്കുകൾ അശുദ്ധർ തന്നെയാണ് എന്നു പറഞ്ഞതിന്റെ താൽപര്യം അവിശ്വാസികളുടെ ദേഹം "നജസാ"ണ് (അശുദ്ധമാണ് ) എന്നോ, അവരെ തൊട്ടാൽ ശുദ്ധിയാക്കണമെന്നോ അല്ല. അവരുടെ വിശ്വാസവും, വി പവിത്രവും പരിശുദ്ധവുമായ ആ പു ണ്യസ്ഥലത്ത് അവർക്ക് പ്രവേശനം അനുവദിക്കുവാൻ നിവൃത്തിയില്ലെന്ന് സാരം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. വാചകത്തിന്റെ ബാഹ്യാർത്ഥത്തെ ടിസ്ഥാനമാക്കി അൽപം ചിലർ അവിശ്വാസികളുടെ ദേഹം തന്നെ അശുദ്ധമാണെന്നും പറയാതില്ല. നബി യുടെ ചര്യയിൽനിന്നും മറ്റും വ്യക്തമാകുന്നത് ഭൂരിപക്ഷാഭി്ര പായമാണ് ശരിയായിട്ടുള്ളത് എന്നാകുന്നു. ചില സന്ദർഭങ്ങളിൽ നബി അവിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വേദക്കാരായ അവിശ്വാസികളുടെ ഭക്ഷണം മുസ്ലിംകൾക്ക് അനുവദനീയമാക്കപ്പെട്ടിട്ടുമുണ്ട്. "അവർ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കരുത്' എന്നോ മറ്റോ പറ -യാതെ, "അവർ അതിനെ സമീപിക്കരുത്' എന്നാണ് അല്ലാഹു പറഞ്ഞത്. അതിന്റെ അടുത്തുപോലും ചെല്ലരുതെന്നാണല്ലോ ഇതിന്റെ അർത്ഥം. തുകൊണ്ട് പരിസരപ്രദേശങ്ങളായ ഹറമിലും അവർക്ക് പ്ര വേശനമില്ല. അബൂബക്ർ (റ) ന്റെയും, അലി (റ) ന്റെയും വിളംബരത്തിൽ, മേലിൽ അവർ ഹജ്ജ് ചെയ്യരുതെന്നും, നഗ്നരായിക്കൊണ്ട് ത്വവാഫ് ചെയ്യരുതെന്നുമായിരുന്നു പ്രഖ്യാ -പിച്ചിരുന്നത്. ഈ വചനം മുഖേന അവരുടെ പ്രവേശനം പോലും തടയപ്പെട്ടിരിക്കുകയാ ണ്. ഈ നിയമംമൂലം മേൽ സൂചിപ്പിച്ചതുപോലെയുള്ള ധനാഗമനമാർഗം നഷ്ടപ്പെട്ട് മക്കക്കാർക്ക് ദാരിദ്യ്രവും ബുദ്ധിമുട്ടും നേരിട്ടേക്കുമെന്ന് ഭയപ്പെടേണ്ടതില്ല, അവർക്ക് വേ റെ മാർഗം അല്ലാഹു ഉണ്ടാക്കിത്തരും എന്നത്രെ (നിങ്ങൾ വല്ല ഞെരുക്കത്തെയും ഭയപ്പെടുന്നപക്ഷം, അല്ലാഹു നിങ്ങൾക്ക് വഴിയെ ധന്യത നൽകുന്നതാണ്) എന്ന വാക്യത്തിൽ അറിയിക്കുന്നത്. ഈ വാഗ്ദത്തം അല്ലാഹു നിറവേറ്റുകയും ചെയ് തിട്ടുണ്ട്. മക്കയിലേക്ക് കൃഷിയുൽപ്പന്നങ്ങളും, കായ്കനികളും ഇറക്കുമതി ചെയ്യപ്പെട്ടി -രുന്ന തുടങ്ങിയ സ്ഥലങ്ങളെല്ലാം അടുത്ത കാലത്തുതന്നെ ഇസ്ലാമിന്റെ നാടുകളായി മാറി. ഒരു കാർഷിക പ്രദേശമായ യമനും ഇസ്ലാമിന്റെ നാടായിത്തീർന്നു. അങ്ങനെ, ചുറ്റുപുറങ്ങളിലുള്ളവരെല്ലാം തമ്മിൽ ആഭ്യന്തര സമാധാനത്തിലും സമ്പർക്കത്തിലുമായിത്തീരുകയും, ജീവിതമാർഗങ്ങൾ പൂർവ്വാധികം വർദ്ധിക്കുകയും ചെയ് തു. ഈ വചനത്തിന്റെയും കഴിഞ്ഞ 17, 18 വചനങ്ങൾ, അൽബക്വറഃ 114-ാം വചനം മുതലായവയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ , മസ്ജിദുൽ ഹറാമിലും, മററു മുസ്ലിം പള്ളികളിലും അമുസ്ലിംകൾ പ്രവേശിക്കുന്നത് സംബന്ധിച്ച നിയമപരമായ വിശദീകരണങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത -മായ വീക്ഷണങ്ങളും അഭിപ്രായങ്ങളും കാണാം. അവയും, അതതിന്റെ ന്യായങ്ങളും തെളിവുകളും ചുരുക്കിയെങ്കിലും വിവരിക്കുന്നപക്ഷം അത് കുറേ ദീർഘിച്ചു പോകുന്നത് -കൊണ്ടും, ഇവിടെ അതിന്റെ സ്ഥാനമല്ലാത്തത് -കൊണ്ടും ആ ഭാഗത്തേക്ക് നാം തിരിയുന്നില്ല . അവയെപ്പറ്റി മൊത്തത്തിലൊരു ധാരണ ഉണ്ടാകത്തക്ക ചില സൂചനകൾ കൊണ്ടു മതിയാക്കാം: (1) പരിസരപ്രദേശങ്ങളായ ഹറമിൽ അമുസ്ലിംകൾക്ക് പ്രവേശനം അനുവദിച്ചുകൂടാ. എന്നാൽ, മുസ്ലിംകളുമായി സഖ്യമോ, സന്ധിയോ നിലവിലുള്ളവരോ, അമുസ്ലിംകളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു പ്ര ത്യേകാവശ്യാർത്ഥം വരുന്ന ദൂതൻമാരോ ആണെങ്കിൽ ഭരണാധികാരിക്ക് അവരെ പ്രവേശിക്കുവാൻ അനുവദിക്കാമെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ഏതായാലും, ആ വശ്യമായ സമയത്തിൽ കവിഞ്ഞു അവരെ അവിടെ താമസിക്കുവാൻ അനുവദിച്ചുകൂടാത്തതാകുന്നു. (2) ഹറമിന് പുറത്തുള്ള ഹിജാസിൽ അവർക്ക് പ്രവേശനം അനുവദി ക്കാം. സ്ഥിരവാസത്തിനു അനുവദിച്ചുകൂടാ. (3) പള്ളികളിൽ മുസ്ലിംകളുടെ സമ്മതപ്രകാരം പ്രവേശിക്കാം. സമ്മതംകൂടാതെ പ്രവേശിച്ചുകൂടാ. സദുദ്ദേശ്യപൂർവ്വമല്ലാത്ത ആവശ്യങ്ങൾക്ക് സമ്മതം നൽകുവാനും പാടില്ല. ഈമാനിന്റെയും തൗഹീദിന്റെയും (സത്യവിശ്വാസത്തിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും) ചിഹ്നങ്ങളും കേന്ദ്രങ്ങളുമാണ് പള്ളികൾ. മസ്ജിദു ൽ ഹറാമാകട്ടെ, ആ കേന്ദ്രങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനവുമാണ്. എന്നിരിക്കെ, അതി ന് കടകവിരുദ്ധമായ വിശ്വാസാചാരങ്ങൾ സ്വീകരിക്കുകയും, അതിനെതിരിൽ വർത്തിക്കുകയും ചെയ്യുന്നവർക്ക് അവിടങ്ങളിൽ പ്രവേശനത്തിനും സ്വൈരവിഹാരത്തിനും അനുവദിക്കുന്നത് നീതിയുക്തമല്ലല്ലോ. അത് ക്രമേണ അവയുടെ പവിത്രതക്കും, അവയുടെ ദൗത്യ ലക്ഷ്യങ്ങൾക്കും ആപത്തായി പരിണമിക്കുകയും ചെയ്യും. അതാണ് നിരോധത്തിലടങ്ങിയ യുക്തിതത്വം. സൂറത്തിന്റെ ആരംഭംതൊട്ട് ഇതേവരെയുള്ള പരാമർശങ്ങൾ മുശ്രിക്കുകളെ സംബന്ധിച്ചായിരുന്നു. അടുത്ത വചനം മുതൽ അഞ്ചാറു വചനങ്ങളിൽ വേദക്കാരെ സംബന്ധിക്കുന്ന പ്രസ്താവനകളാകുന്നു. അല്ലാഹു പറയുന്നു:-
9:29قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٖ وَهُمۡ صَٰغِرُونَ
(29) യാതൊരു കൂട്ടരോട് നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുവിൻ: അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവർ വിശ്വസിക്കുന്നില്ല; അല്ലാഹുവും, അവന്റെ റസൂലും നിഷിദ്ധമാക്കിയതിനെ അവർ നിഷിദ്ധമാ (യി സ്വീകരി) ക്കുന്നുമില്ല; യഥാർത്ഥ മതത്തെ അവർ (മതമായി) ആചരിക്കുന്നുമില്ല; (അതെ,) വേദഗ്രന്ഥം നൽകപ്പെട്ടവരിൽ നിന്ന് (ഇങ്ങിനെയുള്ളവരോട് യുദ്ധം ചെയ്തുകൊ- ള്ളുവിൻ); അവർ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട് കയ്യോടെ (അഥവാ കഴിവനുസരിച്ച്) കപ്പംകൊടുക്കുന്നതുവരെ. (29) നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുവിൻ َّ ِ ين َ പا യാതൊരുവരോട് അവർ വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്ത ِ َّ اللها ِ ب അല്ലാഹുവിൽ ദിവസത്തിലുമില്ല (ഇല്ലാത്ത) الآخ ِ ر ِ അവസാന, അന്ത്യ അവർ നിഷിദ്ധമാക്കുന്നുമില്ല, നിഷിദ്ധവുമാക്കാത്ത നിഷിദ്ധമാക്കിയതിനെ ُ َّ اللها അല്ലാഹുവും അവന്റെ റസൂലും അവർ ആചരിക്കുന്നുമില്ല, മതമായി സ്വീകരിക്കുന്നുമില്ലാത്ത യഥാർത്ഥ മതത്തെ, സത്യമതാചാരം َപا യാതൊരുവനിൽനിന്ന് (വേദ) ഗ്രന്ഥം നൽകപ്പെട്ട അവർ കൊടുക്കുന്നതുവരെ കപ്പം, ഭരണനികുതി കയ്യോടെ, കൈക്ക്, കഴിവോടെ, കഴിവനുസരിച്ച് ْ ُ َ و അവർ ആയിരിക്കെ ചെറുതായവർ, നിസ്സാരന്മാർ, നിന്ദ്യർ വേദഗ്രന്ഥം നൽകപ്പെട്ടവരിൽനിന്ന് അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കാതെയും, അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയ കാര്യെ ത്ത നിഷിദ്ധമാക്കാതെയും, യഥാർത്ഥ (സത്യ) മതത്തെ മതമായി ആചരിക്കാതെയും രിക്കുന്നവരോട്-അവർ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട് കയ്യോടെ അഥവാ കഴിവനുസരിച്ചുകപ്പം കൊടുക്കുന്നത്വരെ നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുവിൻ എന്നത്രെ അല്ലാഹു ഈ വചനത്തിൽ അറിയിക്കുന്നത്. യഹൂദികളുടെ വിശ്വാസ വഞ്ചനയും, സന്ധി ലംഘനവും നിമിത്തം വരുമായി ഏറ്റുമുട്ടലും യുദ്ധവും മുമ്പുണ്ടായിട്ടുണ്ടെങ്കിലും യുദ്ധം ചെയ്തുകൊള്ളുവാനുള്ള കൽപന അവതരിക്കുന്നത് ഈ വചനം മുഖേനയാകുന്നു. ഇങ്ങോട്ടു യുദ്ധം ചെയ്യുകയോ, ഇസ്ലാമിനെതിരെ അക്രമ മർദ്ദനങ്ങൾ ചെയ്യുന്നവരോടല്ലാതെസൗഹൃദത്തിലും സമാധാനത്തിലും വർത്തിക്കു -ന്നവരോട് യുദ്ധം ചെയ്വാൻ ഇസ്ലാമിൽ അനുവാദമില്ല. (2:190 മുതലായ സ്ഥലങ്ങൾ യഹൂദികളുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് അവരെക്കൊണ്ടുള്ള ശല്യം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മക്കാ വിജയം, ഹുനൈൻ, എന്നീ യുദ്ധങ്ങളോടു -കൂടി മുശ്രിക്കുകളെക്കൊണ്ടുള്ള ശല്യം മിക്കവാറും തീർന്നും പോയിരിക്കുന്നു. ക്രി സ്ത്യാനികളുമായി ഇതുവരെ കാര്യമായ സംഘട്ടനങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ശാമിൽ അന്നു ക്രിസ്ത്യാനികളുടെ മേൽക്കോയ്മ നടത്തിയിരുന്ന റോമക്കാർ ഇസ്ലാമിനു നേരെ ഒരാക്രമണം നടത്തുവാൻ ഒരുക്കം കൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായി -രുന്നു. ഈ സന്ദർഭത്തിലാണ് ഈ കൽപന അവതരിക്കുന്നത്. പ്രസ്തുത വിവരം കിട്ടിയേ പ്പാഴാണ് താഴെ വചനങ്ങളിൽ കാണുന്ന പ്രകാരം നബി തബൂക്കിലേക്ക് പടയെടുത്തതും. ആ പടയെടുപ്പിനുള്ള ഒരു പ്രേരണയായിട്ടാണ് ഈ വചനം നിലകൊള്ളുന്നത്. വേദക്കാരോട് യുദ്ധം ചെയ്വാൻ കൽപിക്കുമാറ് അവരിൽ നിലവിലുള്ള കുറ്റങ്ങൾ കൂടി ഈ വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. (1) അവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നില്ല. വദക്കാർ നിരീശ്വരവാദികളോ ഭൗതികവാദികളോ ആയതുകൊണ്ടല്ല അത്. പക്ഷേ, ശിർക്കും കുഫ്റും കലർന്നുകൊണ്ടുള്ള വിശ്വാസമേ അവർക്കുള്ളൂ എന്നത്രെ ഉദ്ദേശ്യം. (2) അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ കാര്യങ്ങളെ അവർ നിഷി -ദ്ധമായി അംഗീകരിക്കുന്നില്ല. അതായത്, അവരുടെ വേദഗ്രന്ഥവും അവരുടെ്ര പവാചകനും മുഖേന അവർക്ക് വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ, ക്വുർ-ആനും നബി തിരുമേനി യും മുഖേന വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ അവർ നിഷിദ്ധമായി ഗണിക്കു -ന്നില്ല. അവരുടെ മതപുരോഹിതന്മാരും പണ്ഡിതന്മാരും അവർക്ക് നിഷിദ്ധമായി വിധിക്കുന്ന കാര്യങ്ങൾ മാത്രമേ അവർ തങ്ങൾക്ക് നിഷിദ്ധമായി കരുതുന്നുള്ളൂ. (3) അവർ യഥാർത്ഥ മതത്തെ മതമായി ആചരിക്കുന്നില്ല. ന്റ പക്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്ന ഏക മതമാണല്ലോ. ഇസ്ലാമിന്റെ അടിത്തറക്ക് പോലും വിരുദ്ധമായ വിശ്വാസാചാരങ്ങളാൽ മലീമസമാണ് അവർ ആചരിച്ചുവരുന്ന മതം. യഥാർത്ഥ ഇസ്ലാം മതമായിരുന്നു അവർ അനുഷ്ഠിച്ചു അതിനവർ തയ്യാറാവുകയാണെങ്കിൽനബി തിരുമേനി -യിൽ ഏറ്റവും ആദ്യം വിശ്വസിക്കേണ്ടത് അവരായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും്ര പബോധനം ചെയ്ത മതം ഇസ്ലാമാണെന്നിരിക്കെ, ചില പ്രവാചകന്മാരിൽ വിശ്വസിക്കുകയും, ചില വിശേഷിച്ചുംനിഷേധിക്കുകയും ചെയ്വാൻ നിവൃത്തിയില്ലതാനും. സത്യമാർഗത്തിൽ നിന്ന് വേദക്കാർ വ്യതിചലിച്ചു മൂലകാരണങ്ങൾ അടുത്ത വചനങ്ങളിൽ കാണാവുന്നതാണ്. വേദക്കാർ മുസ്ലിംകൾക്ക് കപ്പം കൊടുക്കാൻ തയ്യാറായാൽ അവേ രാട് യുദ്ധം ചെയ്തുകൂടാ എന്നാണ് (അവർ കപ്പം കൊടുക്കുന്നതുവരെ) എന്ന വാക്യം അറിയിക്കുന്നത്. ഹജർ ( هجر ) എന്ന സ്ഥലത്തെ "മജൂസി'കളിൽ (അഗ്നിയാരാധകന്മാരിൽ) നിന്ന് നബി കപ്പം സ്വീകരിച്ചതായും, അവരോടും വേദക്കാരോട് സ്വീകരിക്കപ്പെടുന്ന നടപടി സ്വീകരിക്കേണ്ടതാണെന്ന് നബി പറഞ്ഞതായും ഹദീഥിൽ വന്നിരിക്കുന്നു. അതുകൊണ്ട് വേദക്കാരായ യഹൂദികളിൽനിന്നും, ക്രിസ്ത്യാനികളിൽ നിന്നും, മജൂസികളിൽനിന്നും കപ്പം ഉള്ളതിൽ പണ്ഡിതന്മാർ ക്കിടയിൽ പറയത്തക്ക അഭിപ്രായ വ്യത്യാസമൊന്നുമില്ല. മുശ്രിക്കുകളിൽനി ന്നും, മറ്റുള്ള അവിശ്വാസികളിൽനിന്നും കപ്പം വാങ്ങാമോ എന്നുള്ളതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടുപക്ഷമാണുള്ളത്. (റ) യിൽനിന്നു ബുറൈദഃ (റ) ഉദ്ധരിച്ചതും മുസ്ലിം (റ) രേഖപ്പെടുത്തിയതുമായ ഒരു ഹദീഥിൽ, നബി സൈന്യങ്ങളെ അയക്കുമ്പോൾ, അവരുടെ നായകന്മാർക്ക് നൽകുന്ന ഉപദേശങ്ങളിൽ ഒന്നുകിൽ ശത്രുക്കൾ ഇസ് -ലാമിനെ സ്വീകരിക്കുക, അല്ലെങ്കിൽ കപ്പം നൽകുക, രണ്ടും ചെയ്യാത്തപക്ഷം യുദ്ധം ചെയ്യുക എന്ന് പറഞ്ഞതായി കാണാം. ഇതിനെ ആസ്പദമാക്കി എല്ലാ അവിശ്വാസിക -ളിൽനിന്നും കപ്പം സ്വീകരിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. വിശദീകരണത്തിന്റെ സ്ഥാനം ഫിക്വ്ഹ് ഗ്രന്ഥങ്ങളത്രെ. ഒരുതരം ഭരണ നികുതിയാണ് കപ്പം കപ്പം നൽകുവാൻ നിശ്ചയിക്കുന്നതോടുകൂടി അവരുടെ ഭരണഭാരവും, സംരക്ഷണത്തിന്റെ ചുമതലയും മുസ്ലിംകളുടെ മേൽ ഭവിക്കുന്നു. ഇതിന്റെ പേരിൽ ഈടാക്കപ്പെടുന്ന ഒരു തുച്ഛസംഖ് യ -മാത്രമാണത്. നബി യും, ആദ്യകാല ഖലീഫഃമാരും വേദക്കാ -രിൽനിന്ന് ഈടാക്കിയിരുന്ന കപ്പങ്ങളുടെ തോത് പരിശോധിച്ചാൽ ഏറെക്കുറെ ഒരു സാധാരണക്കാരന്റെ മേൽ കൊല്ലത്തിൽ പന്ത്രണ്ടു ദിർഹം (വെള്ളിപ്പണം) മാത്രമായിരുന്നു ( ) കപ്പം ചുമത്തപ്പെട്ടിരുന്നത്. ധനികന്മാരുടെ പേരിൽ അൽപം കൂ ടുതൽ ചുമത്തപ്പെട്ടെന്നും വരും. പലപ്പോഴും നാണയത്തിന് പകരം അതതു സ്ഥലങ്ങളിലെ ഉൽപ്പന്ന -ങ്ങളായി അത്കൊടുത്തു തീർക്കുവാനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും. കപ്പം കൊ ടുത്തു കീഴടങ്ങുന്നവർ "ദിമ്മികൾ' ( اهل الذمة ) അഥവാ മുസ്ലിംകളാൽ ഉത്തരവാദിത്വം ഏൽക്കപ്പെട്ടവർ എന്ന പേരിൽ അറിയപ്പെടുന്നു. ഇവരെപ്പറ്റി മുസ്ലിംകൾക്കുള്ള ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്ന് അനുമാനിക്കാൻ നബി യുടെ ഒരേ ഒരു ഹദീഥ് മതിയാകുന്നതാണ്. ഇബ്നു ഉമർ (റ) ഉദ്ധരിച്ച ആ നബിവചനം ഇതാകുന്നു: "സ മാധാന ഉടമ്പടി ചെയ്ത ഒരാളെ ആരെങ്കിലും കൊലപ്പെടുത്തിയാൽ അവന് സ്വർഗത്തിന്റെ വാസന ലഭിക്കുകയില്ല. അതിന്റെ വാസനയാകട്ടെ, നാൽപത് കൊല്ലത്തെ ദൂരത്ത് നിന്നുണ്ടാകുന്നതുമാകുന്നു'. (ബു.) അതോടുകൂടി, അവരുടെ മതാചാരങ്ങളിലും, വിശ്വാസ സിദ്ധാന്തങ്ങളിലും അവർ തികച്ചും സ്വതന്ത്രരുമായിരിക്കും. കപ്പം നൽകുന്നതിനെപ്പറ്റി രണ്ടു ഉപാധികൾ അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു. (1) عن يد (കയ്യോടെ) എന്നും (2) وهم صاغرون (അവർ നിസ്സാരന്മാരായിക്കൊണ്ട്) എന്നും. يد (യദുൻ) എന്ന വാക്കിന് സാക്ഷാൽ അർത്ഥം "കൈ' എന്നാണെങ്കിലും "കഴിവ്, അനുഗ്രഹം, പങ്ക്, അധികാരം' എന്നിങ്ങിനെയും സന്ദർഭമനുസരിച്ചു അതിന് അർത്ഥങ്ങൾ വരാറുണ്ട്. عن (അൻ) എന്ന അവ്യയവും അതുപോലെ പല അർത്ഥത്തിലും ഉപയോഗിക്കപ്പെടും. അതിനാൽ ഒന്നാമത്തെ ഉപാധിയായ (അൻയദിൻ) എന്ന വാക്കിന് "കഴിവനുസരിച്ചു, റൊക്കമായ്ക്കൊണ്ട്, കീഴൊതുങ്ങിക്കൊണ്ട്, ഒരു മുടക്കം കൂടാതെ, (മുസ്ലിംകളുടെ വക) അനുഗ്രഹമായിട്ട്' എന്നിങ്ങനെയൊക്കെ അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. ഓരോ നിലക്ക് എല്ലാ അർത്ഥവും പരിഗണനാർഹമാണെങ്കിലും ആദ്യത്തെ രണ്ടർത്ഥങ്ങളാണ് കൂടുതൽ നന്നായിത്തോന്നുന്നത് . അല്ലാഹുവിനറിയാം. ഒന്നാമത്തെ അർത്ഥ പ്രകാരം അവരുടെ കഴിവനുസരിച്ചായിരിക്കണം കപ്പം വാങ്ങുന്നതെന്നും, രണ്ടാമത്തെ അർത്ഥപ്രകാരം അത് കടമായിരുന്നാ ൽ പോരറൊക്കം തന്നെ നൽകണം-എന്നും സാരമായിരിക്കും. (സ്വാഗിറൂൻ) എന്ന വാക്കിന് പദാർത്ഥം "ചെറുതായവർ' എന്നാണെങ്കിലും "നിസ്സാരൻമാർ, ഴാതുങ്ങിയവർ, നിന്ദ്യന്മാർ' എന്നൊക്കെയുള്ള ഉദ്ദേശ്യത്തിൽ അത് ഉപയോഗിക്കപ്പെടുന്നു. ഈ ഉദ്ദേശ്യാർത്ഥങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചില വിശദാംശങ്ങളിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ കാണാം. സാമാന്യമായിപ്പറഞ്ഞാൽ, കഴിവനുസരിച്ചും, റൊക്കമായും മുസ്ലിംകൾക്ക് കീഴൊതുങ്ങിക്കൊണ്ടും, ഇസ്ലാമിക ഭരണത്തിന് വഴങ്ങിക്കൊണ്ടുമായിരിക്കണം കപ്പം കൊടുക്കുന്നത് എന്ന് ചുരുക്കം ملعا ّ اللها ( ) ഒരു ദിർഹം - ഏകദേശം 3 ഗ്രാം വെള്ളി. വിഭാഗം - 5
9:30وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ
(30) യഹൂദികൾ പറയുന്നു: ഉസൈർ അല്ലാഹുവിന്റെ പുത്രനാണ് എന്ന്; ക്രിസ്ത്യാനികൾ പറയുന്നു; മസീഹ് (ഈസാ) അല്ലാഹുവിന്റെ പുത്രനാണ് എന്ന്. അത് അവരുടെ വായകൊണ്ടു (പറഞ്ഞുവരാറു) ള്ള വാക്കത്രെ. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനോട് ഇവർ സാമ്യം പുലർത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ (ശപിക്കട്ടെ) ! എങ്ങിനെയാണവർ (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത് (ആശ്ചര്യം) (30) പറഞ്ഞു, പറയുന്നു യഹൂദികൾ ഉസൈർ ُ ن ْ با ِ َّ اللها അല്ലാഹുവിന്റെ പുത്രനാണ്, മകനാണ് (എന്ന്) പറഞ്ഞു, പറയുന്നു الن َّ ص َ ار َ ى ക്രിസ്ത്യാനി (നസ്വ്റാനികൾ) മസീഹ് ُ ن ْ با ِ َّ اللها അല്ലാഹുവിന്റെ പുത്രനാണ് (എന്ന്) ذ َ ل ِ ك َ അത് അവരുടെ വാക്കാണ്, അവർ പറയുന്നതാണ് അവരുടെ വായകൾ കൊണ്ട് അവർ അനുകരിക്കുന്നു, സാമ്യംപുലർത്തുന്നു ق َ و ْ ل َ വാക്കിനെ, പറയുന്നതിനെ അവിശ്വസിച്ചവരുടെ മുമ്പ്, മുമ്പേ അവരോട് യുദ്ധം ചെയ്യട്ടെ (നശിപ്പിക്കട്ടെശപിക്കട്ടെ) ُ َّ اللها അല്ലാഹു َّ َ أ എങ്ങിനെയാണ്, എവിടെ നിന്നാണ് അവർ തെറ്റിക്ക (തിരിച്ചുവിട) പ്പെടുന്നത് വേദക്കാരുടെ പൊതുനിലയെപ്പറ്റി ചിലതെല്ലാം കഴിഞ്ഞ വചനത്തിൽ ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിത്തറ തന്നെ പൊളിച്ചു കളയുമാറ് അവരിൽ ഓരോ വിഭാഗക്കാരും സ്വീകരിച്ചുവരുന്ന വിശ്വാസങ്ങളെയാണ് ഈ വചനത്തിൽ ചൂണ്ടി -ക്കാട്ടുന്നത്. ഉസൈൻ (റ) അല്ലാഹുവിന്റെ പുത്രനാണെന്ന് യഹൂദികളും, ഈസാ മസീഹ് (അ) അല്ലാഹുവിന്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. ഈസാ നബി(അ)-യെപ്പറ്റി ക്രിസ്ത്യാനികളുടെ ഈ വാദം സുപ്രസിദ്ധമാണ്. ഇതിനെപ്പ റ്റി സൂറത്തുൽ വെച്ചും മറ്റും നാം പല വിവരങ്ങളും കാണുകയും ചെയ്തു. എന്നാൽ, ഉസൈർ (അ) നെക്കുറിച്ച് യഹൂദികളുടെ ഈ വാദം അത്രതന്നെ പ്രസിദ്ധമല്ല. താഴെ കാണുന്ന വിവരണത്തിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, ഒരു വിഭാഗം യഹൂദികളുടെ വാദമായിരുന്നു അത്. ക്രമേണ അതവരിൽ പ്രചാരത്തിലായി. ഒരു സമു -ദായത്തെപ്പറ്റി പൊതുവെ പ്രസ്താവിക്കുമ്പോൾ, അവരിൽ ഒരു വിഭാഗത്തിന്റെ ഗുണദോഷ -ങ്ങളെ സമുദായത്തിന്റെ പൊതുവെയുള്ള ഗുണദോഷങ്ങളെന്ന നിലക്ക് പ്രസ്താവിക്കുക പതിവാണല്ലോ. ഈ പതിവ് ക്വുർ-ആനിലും കാണാം. വേദക്കാരെന്ന നിലക്ക് അങ്ങേ അറ്റം ദുഷിച്ച ഇത്തരം വിശ്വാസങ്ങളും വാദ -ങ്ങളും ഉണ്ടാകുവാൻ പാടില്ലാത്തതാണ്.പക്ഷേ, വേദഗ്രന്ഥങ് ങളുമായി ബന്ധ -മില്ലാത്ത അവിശ്വാസികൾ തങ്ങളുടെ മതസിദ്ധാന്തങ്ങളായി മുമ്പേ കെട്ടിയുണ്ടാക്കി സ്വീകരിച്ചുവരുന്ന പല വ്യാജ സിദ്ധാന്തങ്ങളെയും വേദക്കാർ അനുകരിച്ചു വരുന്നുണ്ട്. അവ -യിലൊന്നാണ് അവരുടെ ഈ പുത്രവാദങ്ങളുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അറേ -ബ്യയിലെ മുശ്രിക്കുകൾ മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് വാദിച്ചിരു ന്നു. ഹിന്ദുക്കൾ ശ്രീകൃഷ്ണനെയും, ബുദ്ധമതക്കാർ ബുദ്ധനെയും ദൈവപുത്രന്മാരായി ഗണിക്കുന്നു. ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ മിക്ക വിഭാഗങ്ങ -ളിലും ഇതുപോലെയുള്ള ദൈവപുത്രപുത്രീ വാദങ്ങൾ കാണാം. ( ) സത്യത്തിന് കടകവിരുദ്ധമായ ഒരു വാദം കെട്ടിയുണ്ടാക്കിയെന്ന് മാത്രമല്ല, ദൈവീകമതവുമായി നാമമാ്ര തബന്ധം പോലുമില്ലാത്ത അവിശ്വാസികളുടെ വാദങ്ങളെ അവർ അനുകരിക്കുകയും, അതിൽനിന്ന് പ്രചോദനം കൊള്ളുകയും ചെയ്യുന്നു. ഇതിൽ അല്ലാഹുവിന് അവരോടുള്ള അമർഷവും കഠിനമായ പ്രതിഷേധവുമാണ് അവസാനത്തെ രണ്ടു വാക്യങ്ങളിൽ കാണുന്നത്. ق َ ات َ ل َ എന്ന പദം "യുദ്ധം ചെയ്തു' എന്ന അർത്ഥത്തിൽ ഭൂതകാല ക്രിയാരൂപത്തിലുള്ളതാണെങ്കി ലും "ശപിക്കട്ടെ, നശിക്കട്ടെ' എന്നിങ്ങനെയുള്ള പ്രാർത്ഥനാ രൂപത്തിലാണ്-ആശ്ചര്യവും പ്ര തിഷേധവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഇത്തരം ഉപയോഗിക്കപ്പെടുന്നത്. ബൈബ്ളിൽ എസ്രാ എന്ന പേരിലാണു ഉസൈർ അറിയപ്പെടുന്നത്. അദ്ദേഹത്തെപ്പറ്റി ചില ക്വുർ-ആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലും, വേദപുസ്ത ക ചരിത്രങ്ങളിലും പ്രസ്താവിച്ചുകാണുന്നതിന്റെ രത്നച്ചുരുക്കം ഇതാണ്: അദ്ദേഹം യഹൂദികളിലെ വേദശാസ്ത്ര വിദഗ്ധനും ഒരു എഴുത്തുകാരനുമായിരുന്നു. ബാ ബിലോണിയക്കാർ യഹൂദികളെ അക്രമിച്ചു രാജ്യം നശിപ്പിക്കുകയും, അവരെ ബാബിലോണി -യയിലേക്ക് ബന്ധനസ്ഥരാക്കി കൊണ്ടുപോവുകയും ചെയ്തതോടെ, തൗറാത്തിന്റെ വിജ്ഞാനങ്ങൾ അവരിൽനിന്ന് നഷ്ടപ്പെട്ടുപോയി. അദ്ദേഹം തന്റെ ഓർമയിൽനിന്നും മ റ്റുമായി അതു വീണ്ടും എഴുതി പുനരുദ്ധരിച്ചു. തൗറാത്തിന്റെ മൂലഭാഷയായിരുന്ന ഹിബ്രു ( عبـ ഭാഷ യഹൂദികളിൽനിന്ന് മിക്കവാറും വിസ്മരിക്കപ്പെട്ടുപോയിരുന്നത് നിമിത്തം അൽപം ഹിബ്രുവും കലർത്തിക്കൊണ്ട് ബാബിലോണിയൻ ഭാഷയായ കൽദേയ ( ك َ لْد ഭാഷയിലായിരുന്നു അദ്ദേഹം അതെഴുതിയിരുന്നത്. പിന്നീട് തൗറാത്തിന്റെ യഥാർത്ഥ പകർപ്പ് കണ്ടുകിട്ടിയപ്പോൾ അദ്ദേഹം എഴുതിയുണ്ടാക്കിയിരുന്ന പകർപ്പ് ശരി തന്നെയാണെന്ന് മന- ( ) ക്രിസ്തുമതവും ഹിന്ദുമതവും തമ്മിൽ ഒരു താരതമ്യം നടത്തിക്കൊണ്ട് തൗഫീക്വ് അലി വഹ്ബഃ എന്ന പണ്ഡിതൻ, റബാത്ത്വിൽ (െ മാറോക്കോ) നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന الح َ ق ) എന്ന മാസികയുടെ 6-ാം പുസ്തകം 16-ാം ലക്കത്തിൽ ഇരുകൂട്ടരുടെയും വി ശ്വാസാചാരങ്ങളെ സംബന്ധിച്ചു അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽനിന്നു മാത്രം തൊ ണ്ണൂറിൽപരം ഉദ്ധരണികൾ നിരത്തിക്കൊണ്ട് ഒരു പഠനം നടത്തിയതായിക്കാണാം. ഇൗസാ (അ) ദൈവപുത്രനാണെന്ന ക്രിസ്തീയ വാദം ഹിന്ദുമതത്തിന്റെ പരിപൂർണമായ അനുകരണമാണെന്ന് അദ്ദേഹം അതിൽ അസന്നിഗ്ധമായി സ്ഥാപിച്ചിട്ടുണ്ട്. സ്സിലായി. ബൈബ്ളിലെ എസ്രാ, നെഹെമ്യാവൂ, ദിനവൃത്താന്തം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് അദ്ദേഹമാകുന്നു. ( ) ബാബിലോണിയയിൽനിന്ന് യഹൂദികളെ മോചിപ്പിച്ചു സ്വദേശമായ യരുശലേമിൽ (ബൈത്തുൽ മുക്വദ്ദസിൽ) കാണ്ടുവരുവാനും, അവരിൽ നിന്ന് നശിച്ചുപോയിരുന്ന വേദവിജ്ഞാനവും മത സംസ്ക്കാരവും പുനരുജ്ജീവിപ്പിക്കുവാനും അദ്ദേഹം വമ്പിച്ച പരിശ്രമങ്ങൾ നടത്തി. അതിൽ അദ്ദേ ഹം വിജയിക്കുകയും ചെയ്തു. ക്രിസ്ത്വബ്ദത്തിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്റെ കാലം. അദ്ദേഹം യഹൂദീ പ്രവാചകന്മാരിൽപ്പെട്ട ഒരു പ്രവാചകനായിരുന്നു. മേൽ പ്രസ്താവിച്ച അദ്ദേഹത്തിന്റെ മഹൽ കൃത്യങ്ങളെയും യോഗ്യതകളെ യും മുൻനിറുത്തി യഹൂദികളിൽ ഒരു വിഭാഗം അദ്ദേഹത്തെ ദൈവപുത്രനായിക്കരുതുകയും വിശ്വസിക്കുകയും ചെയ്തു. ( ) ഇബ്നു ഇസ്ഹാക്വ്, ഇബ്നു ജരീർ (റ) മുതലായവർ ഇബ്നു അബ്ബാസ് (റ) ൽ നിന്നുദ്ധരിച്ച ഒരു രിവായത്തിൽ, സലാമുബ്നു മുശ്കം തുടങ്ങിയ ചില യഹൂദീ പ്രമുഖന്മാർ നബി യോട് ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: "താങ്കളെ ഞങ്ങൾ എങ്ങിനെ പിൻപറ്റും?! ഞങ്ങളുടെ ക്വിബ്ലഃയെ താങ്കൾ വിട്ടുകളഞ്ഞു. ഉസൈർ അല്ലാഹുവിന്റെ പുത്രനാണെന്ന് താങ്കൾ പറയുന്നുമില്ല.' ഈ രിവായത്തിൽനിന്ന് അവതരിക്കുന്ന കാലത്ത് മദീനയിലെ യഹൂദികൾ ആ വിശ്വാസ -ക്കാരായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. വേദക്കാരുടെ വഴിപിഴവു -കൾക്ക് അടിസ്ഥാനപരമായ മറ്റൊരു കാരണം അടുത്ത വചനത്തിൽ അല്ലാഹു വിവരിക്കുന്നു. പൂർവ്വീ -കരായ അവിശ്വാസികളെ അവർ അനുകരിക്കുകയാണെന്നുള്ളതിന് ഒരു വിശ -ദീകരണം കൂടിയാണത്. അല്ലാഹു പറയുന്നു:- ( ) അദ്ദേഹം വേറെയും പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെന്നും, അവയെല്ലാം "അപ്പൊക്രീഫാ' എന്നറിയപ്പെടുന്ന പുറംതള്ളപ്പെട്ട വേദഗ്രന്ഥങ്ങളിൽ ഉൾ പ്പെടുത്തപ്പെട്ടിരിക്കുകയാണെന്നും പറയപ്പെടുന്നു. വാസ്തവം അല്ലാഹുവിനറിയാം. ( ) ദൈവപുത്രനാക്കിയെന്നതൊഴിച്ചു ബാക്കിയുള്ള പ്രസ്തുത വി വരണം ഏറെക്കുറെ വേദപുസ്തക നിഘണ്ടുവിലും കാണാം.
9:31ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ
(31) തങ്ങളുടെ പണ്ഡിതന്മാരെയും, തങ്ങളുടെ പുരോഹിതൻമാരെയും അല്ലാഹുവിന് പുറമെ അവർ റബ്ബുകളാക്കിവെച്ചു. മർയമിന്റെ മകൻ മസീഹിനെയും (റബ്ബാക്കി വെച്ചു). ഒരേ ഇലാഹിനെ (ആരാധ്യനെ) ആരാധിക്കുവാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ലതാനും. അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ എത്രയോ പരിശുദ്ധൻ! (31) അവർ ആക്കിവെച്ചു, ആക്കിത്തീർത്തു, ഏർപ്പെടുത്തി അവരുടെ മതപണ്ഡിതന്മാരെ അവരുടെ പുരോഹിതന്മാരെയും റബ്ബുകൾ പുറമെ, കൂടാതെ ِ َّ اللها അല്ലാഹുവിന്, അല്ലാഹുവിനെ മസീഹിനെയും മർയമിന്റെ മകൻ, പുത്രനായ അവർ (അവരോട്) കൽപിക്കപ്പെട്ടിട്ടുമില്ല അവർ ആരാധിക്കുവാനല്ലാതെ ഒരേ (ഏക) ഇലാഹിനെ ِ إ ഒരു ആരാധ്യനുമില്ല, ഇലാഹേ ഇല്ല അവനല്ലാതെ അവൻ മഹാ (എത്രയോ) പരിശുദ്ധൻ ع َ م َّ ا യാതൊന്നിൽനിന്ന് അവർ പങ്കുചേർക്കുന്ന. യഹൂദികളിലുള്ള മതപണ്ഡിതന്മാരും വേദശാസ്ത്രികളു -മായ ആളുകൾക്ക് (അഹ്ബാർ) എന്നും, ക്രിസ്ത്യാനികളിൽ തപസ്സും സന്യാസവും സ്വീകരിച്ചുവരുന്ന പുരോഹിതന്മാർക്ക് (റുഹ്ബാൻ) എന്നും പറയപ്പെടാറുണ്ട്. ഭാഷാർത്ഥം നോക്കുമ്പോൾ എല്ലാ പണ്ഡിതന്മാർക്കും പുരോഹിതന്മാർക്കും പൊ തുവെ അവ ഉപയോഗിക്കാവുന്നതുമാകുന്നു. ഇവിടെ, യഹൂദികളും, ക്രിസ്ത്യാനികളുമാകുന്ന വേദക്കാരിലുള്ള പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അവർ റ ബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു പ്രസ്താവിക്കുന്നത്. "അവർ അവരെ റബ്ബുകളാക്കി' എന്ന് റാസീ (റ) യും മറ്റും അവരെ ദൈവങ്ങളാക്കി അവർക്ക് ആരാധന നടത്തിവന്നിരുന്നുവെന്നർത്ഥത്തിലല്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥിൽ നബി വ്യക്തമാക്കിയതുപോലെ, അവർ അവർക്ക് മതനിയമ നിർമാണാധികാരം വകവെച്ചു കൊടുക്കുകയും, അവർ നിർമിക്കുന്ന നിയമങ്ങളെ അവർ തങ്ങളുടെ യഥാർത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്തുവെന്ന അർത്ഥത്തിലാകുന്നു. വാസ്തവത്തിൽ ഇതിനു പുറമെ, വേദക്കാർ (താഴെ ചൂണ്ടിക്കാട്ടുന്നപോലെ) അവരുടെ പണ്ഡിത പുരോഹിതന്മാരിൽ ഓരോ തരത്തി -ലുള്ള ദിവ്യത്വം കൽപിച്ചുവരുന്നതായും കാണാവുന്നതാകുന്നു. ഇമാം അഹ്മദ്, തിർമദീ, ഇബ്നു ജരീർ (റ) എന്നിവർ പല മാർഗ ങ്ങളിലൂടെയും അദിയ്യുബ്നു بن حاتم الطائى رضـ ي ّ عد ) യെക്കുറിച്ചു ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: "അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി തിരുമേനി യുടെ ക്ഷണം വന്നപ്പോൾ അദ്ദേഹം ശാമിലേക്ക് ഓടിപ്പോയി. അദ്ദേഹം ജാഹിലിയ്യത്തിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സേ ഹാദരിയും ഗോത്രത്തിൽപെട്ട കുറേ ആളുകളും ചിറയിലകപ്പെട്ടു. ( ) പിന്നീട് അവരെ (സഹോദരിയെ) ( ) ഹിജ്റഃ 9-ാം കൊല്ലം റബീ-ഉൽ അവ്വലിൽ ത്വയ്യി-ഉ് ന്റ വിഗ്രഹം നശിപ്പിക്കുവാൻ അലി (റ) യുടെ നേതൃത്വത്തിൽ അയക്കപ്പെട്ട സൈ ന്യസംഘവുമായി അവിടെയുള്ളവർ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അവർ ചിറ പിടിക്കപ്പെട്ടത്. അദിയ്യ് (റ) ന്റെ സഹോദരിയുടെ പേർ സിഫാനഃ (റ) എന്നാകുന്നു . മദീനായിൽ വന്ന ശേഷം സിഫാനഃ (റ) യുടെ അപേക്ഷയനുസരിച്ച് മോചനമൂ ല്യം കൂടാതെ നബി അവരെ വിട്ടയച്ചു. തിരുമേനിയുടെ ഔദാര്യത്തിൽ ആകൃഷ്ടയായതുകൊണ്ടാണ് അവർ ശാമിലേക്കു പോയതും, അദിയ്യ് (റ) നെ നബി യുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചതും. രണ്ടുപേരുടെയും പി താവായ ഹാതിം നബി ഉദാരപൂർവ്വം വിട്ടയച്ചു. അനന്തരം അവർ മടങ്ങി സഹോദരന്റെ അടു -ക്കൽ ചെന്നു. അദ്ദേഹത്തെ ഇസ്ലാമിനെ അംഗീകരിക്കുവാനും നബി യുടെ അടുക്കൽ വരുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ, അദിയ്യ് (റ) മദീനയിൽ വ ന്നു. ത്വയ്യി-ഉ് ഗോത്രത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വര -വിനെപ്പറ്റി ജനങ്ങൾ സംസാരിച്ചു. അദ്ദേഹം റസൂൽ തിരുമേനി -യുടെ അടുക്കൽ പ്രവേശിക്കുമ്പോൾ തിരുമേനി ഈ 31-ാം വചനം ഓതുന്നുണ്ടായിരുന്നു. അദിയ്യ് ( റ) പറയുകയാണ്: "അവർ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ അവർ റബ്ബുകളാ ക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്?)' എന്ന് ഞാൻ ചോദിച്ചു. അപ്പോൾ, തിരുമേ നി പറഞ്ഞു: "ഇല്ലാതേ! അവർ അവർക്ക് ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്തു. എന്നിട്ട് അവർ അവരെ പിൻപറ്റി. അതാണ് അവർ അവർക്ക് ചെയ്ത ആരാധന'. പിന്നീട് റസൂൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: "അദിയ്യേ, താനെന്തു പറയുന്നു? "അല്ലാഹു അക്ബർ' (അല്ലാഹു ഏറ്റവും വലിയവൻ) എന്ന് പറയുന്നതിന് താങ്കൾക്ക് ണ്ടാ? അല്ലാഹുവിനെക്കാൾ വലിയവനായി ആരെയെങ്കിലും തനിക്കറിയാമോ? ഇല്ലല്ലാഹു' (അല്ലാഹു അല്ലാതെ ആരാധ്യനേയില്ല) എന്നു പറയുന്നതിന് തനിക്ക് വിരോധമുണ്ടോ? അല്ലാഹുവല്ലാതെ വല്ല ഇലാഹിനെയും താങ്കൾക്കറിയാമോ?' പിന്നീ ട് തിരുമേനി അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഇസ്ലാമിനെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറയുകയാണ്: അപ്പോ ൾ തിരുമേനിയുടെ മുഖം സന്തോഷം പൂണ്ടതായി ഞാൻ കണ്ടു. പിന്നീട് തിരുമേനി പറഞ്ഞു : "നിശ്ചയമായും യഹൂദികൾ കോപവിധേയരും ( مغضوب عليهم ) ക്രിസ്ത്യാനികൾ വഴിപിഴച്ചവരും ( ضالون ) ആകുന്നു. വേദക്കാർ തങ്ങളുടെ പണ്ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ നിയമങ്ങൾക്കെതിരായി അവർ നിയമിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്ഠിക്കുകയും ചെയ്തുവെന്നതാണെന്നും ഇതവരെ റബ്ബുകളാക്കലാണെന്നും ഈ ഹദീഥിൽനിന്ന് സ്പഷ്ടമാണ്. ക്വുർ-ആൻ വ്യാഖ്യാതാക്കളും, അല്ലാത്തവരുമായ പല മഹാന്മാരും പാലെ മുസ്ലിം സമുദായം വളരെ ഗൗരവപൂർവ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും - ക്വുർ-ആന്റെയും സുന്നത്തിന്റെയും - വിധികളെപ്പറ്റി ഗൗനിക്കാതെ, ഏതെങ്കിലും ഇമാമോ, പണ്ഡിതനോ, അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗം ആളുകളോ പറയുന്നത് മാത്രം മതവിധിയായി അംഗീകരിക്കലും, അതിനെതിരിൽ തക്കതായ തെളിവ് കണ്ടാൽപോലും അതു സ്വീകരിക്കാതിരിക്കലും വേദ -ക്കാരുടെ സമ്പ്രദായമാണെന്നും ഇത് ആ ഇമാമുകളെയും പണ്ഡിതന്മാരെയും റബ്ബുകളാക്കലാണെന്നും ഈ ഹദീഥിൽ നിന്ന് വ്യക്തമാണ്. ഇന്ന് മുസ്ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ആപൽക്കരമായ ഈ രോഗം ബാധിച്ചവരാണെന്നുള്ളത് അത്യധികം വേദനാജനകമായ ഒരു പരമാർത്ഥമത്രെ. അത്രയുമല്ല, അതിനെപ്പറ്റി ഗുണദോഷിക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യുന്നു! വേദക്കാരെ ചാണിനു ചാണായും മുഴ -ത്തിനു മുഴമായും ജാഹിലിയ്യാ കാലത്ത് ഔദാര്യത്തിലും, ദാനധർമങ്ങളിലും വളരെയധികം പ്രസിദ്ധി നേടിയ ഒരു മഹാനായിരുന്നു. "ഹാതിം' എന്ന "ധർമിഷ്ടൻ' എന്ന വാക്കിന്റെ പര്യായമായി അറബി സാഹിത്യങ്ങളിൽ ഉപയോഗിക്കാ -റുള്ളത് ഇന്നും സാധാരണമാകുന്നു. നിങ്ങൾ പിൻപറ്റുമെന്ന് മുസ്ലിം സമുദായത്തിന് അല്ലാഹുവിന്റെ റസൂൽ മുന്നറിയിപ്പ്നൽകിയിട്ടുള്ളത് പ്രസിദ്ധമാണല്ലോ. അല്ലാഹുവിൽ ശരണം! വിവരമില്ലാത്ത ആളുകൾ പണ്ഡിതന്മാരോട് മതവിധികൾ നേ്വഷിക്കലും, അതനുസരിക്കലും പാടില്ലെന്നല്ല ഇതിനർത്ഥം. ഇന്നിന്നവർ പറഞ്ഞതേ മ തനിയമമായി അംഗീകരിച്ചുകൂടൂ. ക്വുർ-ആനിലും സുന്നത്തിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരുന്നാലും അവർ പറഞ്ഞതിനെതിരിൽ മറ്റൊന്നും സ്വീകാര്യമല്ല എന്നുള്ള നിലപാടാണ് ആപൽക്കരം. ഇമാം റാസീ (റ) യുടെ വന്ദ്യനായ ഗുരുവര്യൻ ( ) അക്കാലത്ത് പറഞ്ഞ ചില വാക്കുകൾ അദ്ദേഹം അദ്ദേഹത്തിന്റെ തഫ്സീറിൽ ഇവിടെ ഉദ്ധരിച്ചത് കാണുക: "ഫുക്വഹാക്കളെ തക്വ്ലീദ് ചെയ്യുന്ന (കർമശാസ്ത്ര പണ്ഡിതന്മാ -രുടെ അഭിപ്രായങ്ങളെ അനുകരിക്കുന്ന) വരിൽപെട്ട ഒരുകൂട്ടം ആളുകളെ ഞാൻ കാണുകയുണ്ടായി. ചില പ്രശ്നങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്റെ കിതാബിൽനിന്നുള്ള പല ആയത്തുകളും ഞാൻ അവരെ ഓതിക്കേൾപ്പിച്ചു. അവരുടെ മദ്ഹബുകൾ (അവർ സ്വീകരിച്ച അഭിപ്രായഗതികൾ) ആയത്തുകൾക്ക് എതിരായിരുന്നു. അവരത് സ്വീകരിച്ചില്ല. അതിലേക്ക് തിരിഞ്ഞുനോക്കിയതുമില്ല. ഞങ്ങളുടെ മുൻഗാമികളിൽ നിന്നുള്ള രിവായത്ത് ഇതിന് എതിരായിരിക്കെ, ഈ ആയത്തുകളുടെ ബാഹ്യാർത്ഥങ്ങളെ ഞങ്ങൾ എങ്ങിനെ അനുഷ്ഠാനത്തിൽ സ്വീകരിക്കും! എന്നിങ്ങിനെ എന്നെനോക്കി ആശ്ചര്യപ്പെടുകയാണ് അവർ ചെയ്തത്. ശരിക്ക് ആലോചിച്ചു നോക്കുന്നപക്ഷം ലോകത്തുള്ള മിക്കവരുടെ ഞരമ്പുകളിലും ഈ രോഗം പടർന്നിരിക്കുന്നതായിക്കാണാം. "ഇമാം റാസീ (റ)യുടെ കാ ലത്തെ-ഏതാണ്ട് എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പുള്ളകഥയാണ് ആ മഹാൻ ഇതുവഴി ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ ആലോചിച്ചു നോക്കുക! അന്ധമായ ഈ അനുകരണ മഹാവ്യാധി പൂർവ്വാധികം പകരുക മാത്ര -മല്ല സമുദായത്തിൽ ചെയ്തിരിക്കുന്നത്. ക്വുർ-ആന്റെയും ഹദീഥിന്റെയും അദ്ധ്യാപനങ്ങൾക്ക് എതിരാണെന്നതിരിക്കട്ടെ, കഴിഞ്ഞുപോയ ഏതെങ്കിലും ഇമാമിന്റെ വാ ക്കുകളിൽപ്പോലും കാണപ്പെടാത്ത പല പുതിയ മതവിധികളും സ്വാർത്ഥമതികളായ ചില പണ്ഡിതൻമാർ-ഒറ്റക്കായുംകൂട്ടായും നിർമിച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു ! ഒരു വിഭാഗം തങ്ങളുടെ ജീവിതമാർഗം നിലനിറുത്തുന്നതിനും, ജനമധ്യേ തങ്ങൾക്കുള്ള സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണിത് ചെയ്യുന്നതെങ്കിൽ, വേറൊരു വിഭാഗം, കാലത്തിന്റെ ഒഴുക്കനുസരിച്ച് മതസിദ്ധാന്തങ്ങളിൽ ഒരു പൊളിച്ചെഴുത്ത് നടത്തി ജനസമ്മതിയും കീർത്തിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ചെയ്യുന്നത്. 34- വചനത്തിൽ പറയുന്ന താക്കീത് ഇങ്ങനെയുള്ളവർക്കെല്ലാം ബാധകം തന്നെ. അല്ലാഹു സമുദായത്തെ കാത്തുരക്ഷിക്കട്ടെ! (ആമീൻ) لعله يعنى والده عمر ضياء الدين رح او محى السن ّ ة البغوى رح ( ) – قد شاهدت جماعة من مقلدة الفقهاء االله أعلم قال شيخنا ومولانا : ونص عبارة الرازى ( ) ولو قرأت عليهم ايات كثيرة من كتاب االله تعالى فى بعض مسائل وكانت مذاهبهم بخلاف تلك تأملت حق التأمل وجد ت هذا الداء ساريا فى عروق الاكثرين من أهل الدينا اهـ الايات فلم يقبلوا تلك الايات ولم يلتفتوا اليها وبقوا ينظرون الي ّ كالمتعجب يعنى വേദക്കാരിൽ യഹൂദികളും, ക്രിസ്ത്യാനികളും അടങ്ങുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, അവർ യേശുക്രിസ്തുവിനെ ദൈവവും കർത്താവുമായി അംഗീകരിച്ചു വരുന്നത് പ്രസിദ്ധമാണ്. പുറമെ, അവരുടെ പണ്ഡിതപുരോഹിതൻമാർക്ക് പൊതുവിലും വിശുദ്ധ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ചില വ്യക്തികൾക്ക് വിശേഷിച്ചും ദിവ്യത്വവും ദൈവത്തിന്റെ അധികാരാവകാശങ്ങളും, അവർ വകവെച്ചു കൊടുക്കുന്നു. വിശുദ്ധരെന്ന് കരുതപ്പെടുന്ന വ്യക്തികളുടെ പ്രതിമയുണ്ടാക്കലും അവരെ ആരാധിക്ക ലും വരെ അത് എത്തിയിട്ടുണ്ട്. പാപമോചനത്തിനും മതനിയമ നിർമാണത്തിനുമുള്ള അധികാരം പണ്ഡിത പുരോഹിതൻമാർക്കുണ്ടെന്നുള്ളതിന് അവർക്കുള്ള പ്രധാന ആധാരം യേ ശുക്രിസ്തു ശിഷ്യൻമാരോട് പറഞ്ഞതായി അവരുടെ വേദഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു വാക്യമത്രെ. അതായത്: "നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ട -പ്പെട്ടിരിക്കും: നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.' (മത്തായി: 18-ൽ 18.) ( ) യഹൂദികൾ പ്രത്യക്ഷത്തിൽ ഈ വിഷയത്തിൽ അൽപം പിന്നോക്കമാണെന്ന് തോന്നാമെങ്കിലും പണ്ഡി ത പുരോഹിതൻമാരുടെ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ അവർ നബി യുടെ ദൗത്യത്തെയും പ്രവാചകത്വത്തെയുമെല്ലാം നിഷേധിക്കുന്നതും, യഥാർ ത്ഥത്തിൽ മതത്തിൽ ഇല്ലാത്ത ചില നിയമങ്ങൾ മതനിയമങ്ങളായിക്കരുതുന്നതും. പണ്ഡിത പുരോഹിതൻമാർക്ക് ദൈവത്തിന്റെ പല അധികാരാവകാ -ശങ്ങളും സ്ഥാനമാനങ്ങളും വകവെച്ചു കൊടുക്കുന്ന സമ്പ്രദായം അമുസ്ലിം സമുദാ -യത്തിലും ധാരാളം കാണാം. മുസ്ലിംകളിലും ചില മഹാത്മാക്കൾക്ക് അതിരുകവിഞ്ഞ അധികാരങ്ങളും അവകാശങ്ങളും സ്ഥാനമാനങ്ങളും കൽപിക്കപ്പെടുന്നതും സാധാരണമാണല്ലോ. ചില "ത്വരീക്വത്തി' ന്റെ "ശൈഖു' മാരെ അവരുടെ "മുരീദുകൾ' ദവാവതാരങ്ങളും മറ്റുമാക്കിക്കൊണ്ട് അവരെ ദൈവതുല്യരാക്കുന്നത് അത്കൊണ്ടത്രെ. ഉദാഹരണസഹിതം വിവരിക്കുന്നപക്ഷം അതു കുറേ ദീർഘിച്ചുപോയേക്കും.( ىكتشا اللها ىلإو ) അല്ലാഹു മാത്രമാണ് ഇലാഹും റബ്ബും: അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എല്ലാ സമുദായങ്ങളോടുമെന്നപോലെ വേദക്കാരോടും കൽപിക്കപ്പെ -ട്ടിരിക്കുന്നു. എന്നിട്ടും അവർ ഇങ്ങനെയൊക്കെ ചെയ്തുകളഞ്ഞുവെന്നുള്ള ആക്ഷേപമാണ് ആയത്തിന്റെ അവസാന ഭാഗത്തിൽ കാണുന്നത്. വേദക്കാരുടെ കൈവശമുള്ള അവരുടെ വേദഗ്രന്ഥങ്ങളിൽ-അവയിൽ എത്രതന്നെ കൈകടത്തലുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ കൽപന അവിടവിടെയായി ഇന്നും സ്ഥിതി ചെയ്യുന്നു ണ്ട്. (പുറപ്പാട് 20 ൽ 3,4; ആവർത്തനം 4ൽ 35; സങ്കീർത്തനം 96 ൽ 5; യെശയ്യാവു: 43 ൽ 10, 11: 45 ൽ മത്തായി: 4 ൽ 10 മാർക്കോസ് 12 ൽ 29 മുതലായവ നോക്കുക.) ( ) ബൈബ്ളിന്റെ ചില വിവർത്തനങ്ങളിൽ "കെട്ടുന്നതെല്ലാം' എന്നതിനുപകരം "കെട്ടിയതെല്ലാം' എന്നും, "അഴിക്കുന്നതെല്ലാം' എന്നതിനു പകരം "അഴിച്ചതെല്ലാം' എന്നും (ഭൂത ക്രിയാ രൂപത്തിൽ) ആകുന്നുവെന്ന് സൂക്ഷ്മാന്വേഷികളായ ചില പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. രണ്ടു പ്രയോഗവും തമ്മിൽ ഉദ്ദേശ്യത്തിൽ എത്ര മാറ്റം?!
9:32–33يُرِيدُونَ أَن يُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ
(32) തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ (ഊതി) കെടുത്തുവാൻ അവർ ഉദ്ദേശിക്കുന്നു. തന്റെ പ്രകാശത്തെ പൂർത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികൾ വെറുത്താലും ശരി. (33) അവനത്രെ, മാർഗദർശനവും, യഥാർത്ഥ മതവുമായി തന്റെ റസൂലിനെ അയച്ചിട്ടുള്ളവൻ; എല്ലാ മതത്തെക്കാളും അതിനെ വെളിപ്പെടുത്തു (വിജയിപ്പിക്കു) വാൻ വേണ്ടി. മുശ്രിക്കുകൾ ധ ബഹുദൈവ വിശ്വാസികൾ പ വെറുത്താലും ശരി. (32) അവർ ഉദ്ദേശിക്കുന്നു അവർ കെടുത്തുവാൻ َ رو ُ ن ِ َّ اللها അല്ലാഹുവിന്റെ പ്രകാശ (വെളിച്ച)ത്തെ അവരുടെ വായകൾകൊണ്ട് اللها അല്ലാഹു വിസമ്മതിക്കുക (വെറുക്കുക)യും ചെയ്യുന്നു അവൻ പൂർത്തിയാക്കുന്നതിനല്ലാതെ ن ُ ور َ ه ُ തന്റെ പ്രകാശത്തെ വെറുത്താലും ശരി, അതൃപ്തിപ്പെട്ടാലും അവിശ്വാസികൾ. (33) ه ُ و َ അവനത്രെ ي ِ َ ّപأ അയച്ചവൻ തന്റെ റസൂലിനെ മാർഗദർശനവും കൊണ്ട്, സൻമാർഗവുമായി യഥാർത്ഥ (സത്യ)മതവും അതിനെ വെളിപ്പെടുത്തു (പ്രത്യക്ഷപ്പെടുത്തു -വിജയിപ്പിക്കു)വാൻ വേണ്ടി മതത്തെക്കാൾ ِّ ِ 0 ك ُ എല്ലാം, അതെല്ലാം വെറുത്താലും ശരി മുശ്രിക്കുകൾ. മേൽവിവരിച്ച പ്രകാരമുള്ള മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ മതത്തെ നിഷ്പ്രഭമാക്കുവാനാണ് വേദക്കാരടക്കമുള്ള അവിശ്വാസികളുടെ ഉദ്ദേശ്യം. സൂര്യപ്രകാശം വായകൊണ്ട് ഊതിക്കെടുത്തുവാൻ സാധ്യമല്ലല്ലോ. അതുപോലെ, ഇസ് ലാമാകുന്ന പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്തി ഇവിടെ അന്ധകാരമയമാക്കുവാ ൻ അവർക്ക് സാധ്യമല്ല. അതിന് ഒരിക്കലും അല്ലാഹു അനുവദിക്കുകയില്ല. ആ പ്രകാശത്തെ പരിപൂർണമാക്കി പ്രകാശിപ്പിക്കുവാനാണ് അവൻ ഉദ്ദേശിക്കുന്നത്. ആ ആവശ്യാർത്ഥം, വേണ്ടത്ര ലക്ഷ്യദൃഷ്ടാന്തങ്ങൾ സഹിതം ആ മതം അതിന്റെ സാക്ഷാൽ രൂപത്തിൽ പ്രബോധനം ചെയ്യുവാനും, മറ്റെല്ലാ കൃത്രിമ മതങ്ങളെയും വെല്ലുമാറ് അതിനെ ലോകത്ത് പ്രത്യക്ഷപ്പെടുത്തുവാനും വേണ്ടിയാണ് അന്ത്യപ്രവാചകനായ ഇൗ റസൂലിനെ അവൻ അയച്ചിരിക്കുന്നതും. വേദക്കാർക്കോ, മുശ്രിക്കുകൾക്കോ, മേ റ്റതെങ്കിലും സത്യനിഷേധികൾക്കോ അതിൽ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാലും ശരി, അല്ലാഹു അത് നടപ്പിൽ വരുത്തുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു ഉറപ്പിച്ചു പ്രസ്താവിക്കുന്നത്. അല്ലാഹു അക്കാര്യം നടപ്പിൽ വരുത്തിയിട്ടുണ്ടുതാനും. الح َ م ْ د الله എല്ലാ മതത്തെക്കാളും - വെളിപ്പെടുത്തുവാൻ )എന്ന് പറഞ്ഞതിന്റെ താൽപര്യം, മറ്റു മതങ്ങളൊന്നും ലോകത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നോ, മുഴുവനും ഇസ്ലാമിന് അടി -യറവെച്ചു കീഴടങ്ങുമെന്നോ അല്ല. ന്യായം, പ്രമാണം, ദൃഷ്ടാന്തം, വിജ്ഞാനം, സ്വാധീനം, അധികാരം, പ്രതാപം, നേർമാർഗം, പ്രചാരം ആദിയായവയിലെല്ലാം തന്നെ, ഒരുമതെ മന്ന നിലക്ക് ഇസ്ലാമിന് സിദ്ധിച്ച വിജയം മറ്റൊരു മതത്തിനും കൈവരിക്കുവാൻ കഴി -ഞ്ഞിട്ടില്ല. മറ്റേതെങ്കിലും സംസ്കാരത്തിനോ നാഗരീകതക്കോ ശക്തിക്കോ ലോകത്ത് കൂ ടുതൽ സ്വാധീനം കൈവന്നിട്ടുണ്ടെങ്കിൽ, അത് ഇസ്ലാം മതത്തിന്റെ പോരായ്കയല്ല. ഇസ്ലാമിന്റെ അനുയായികളാകുന്ന മുസ്ലിം സമുദായത്തിൽ കാലക്രമത്തിൽ കട -ന്നുകൂടിയ പലതരം പോരായ്മകളാണിതിന് കാരണം. പ്രമാണപരവും ബുദ്ധിപരവുമായ ലക്ഷ്യദൃഷ്ടാന്തങ്ങളിലും, സനാതനവും, പ്രായോഗികവുമായ തത്വസംഹിത -കളിലും, കാലദേശാനുസൃതങ്ങളായ നിയമവ്യവസ്ഥകളിലും ഇസ്ലാമിനോടു കിടപിടിക്കുന്ന വേറൊരു മതം ലോകത്തില്ല. യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കുകയോ, ഭൗതികവും പൈശാചികവുമായ ദുഷ്പ്രേരണകൾ നിമിത്തം മാനുഷിക മൂല്യങ്ങളെയും സനാതന തത്വങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യാത്ത ആർക്കും ഈ വാസ്തവം നിഷേധിക്കുക സാധ്യമല്ല. ഇസ്ലാമിനോട് ശത്രുത പുലർത്തിവരുന്ന ചില സമ്മതിക്കാറുള്ളതാണിത്. ഈ വചനങ്ങൾ അവതരിച്ചുകൊണ്ടിരിക്കുന്ന പ്രവാചക കാലഘട്ടെ ത്ത അപേക്ഷിച്ചു നോക്കുമ്പോൾ, എല്ലാ മതത്തെക്കാളും ഈ മതത്തെ മന്ന് പറഞ്ഞത് അതിന്റെ എല്ലാ അർത്ഥത്തിലും നിവൃത്തിയായിട്ടുണ്ടെന്ന് കാണാവുന്ന -താണ്. പ്രവാചകത്വം നിലവിലുണ്ടായിരുന്ന കാലമായ ഇരുപത്തിമൂന്നു മക്കയിൽവെച്ചു ക്ഷമയുടെയും സഹനത്തിന്റെയും പതിമൂന്നു കൊല്ലം കഴിച്ച് ബാക്കി കഷ്ടിച്ചു പത്തുകൊല്ലക്കാലമാണ് ഇസ്ലാമിന്റെ യഥാർത്ഥ പ്രചാരണ കാലം. ഇസ്ലാമിനെതിരെ കനത്ത ഉരുക്കു കോട്ടയായി നിലകൊണ്ടിരുന്ന അറേബ്യാ ഉപദ്വീപ് മുഴു -വനും ഇക്കാലത്തിനകം ഇസ്ലാമിന്റെതായി മാറി. അക്കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും വമ്പിച്ച ലോക ശക്തികളായ റോമും, പേർഷ്യയും ഇസ്ലാമിന്റെ പ്രതാപത്തിനു മുമ്പിൽ ചിറകു താഴ്ത്തേണ്ടിയും വന്നു. രണ്ട് മൂന്നു ദശവത്സരങ്ങൾ കൂടി പായപ്പോഴേക്കും അവിടങ്ങളിൽ ഇസ്ലാമിന്റെ പതാക പാറിക്കളിക്കുവാനും തുടങ്ങി . ഇസ്ലാമിനെതിരിൽ വിരൽ ചൂണ്ടുവാൻ തക്ക ഒരു ശക്തി ലോകത്തില്ലാതായി. അതെ, അക്ഷരാർത്ഥത്തിൽ തന്നെ അല്ലാഹു അവന്റെ റസൂൽ മുഖാന്തരം അവന്റെ മതമാകുന്ന ആ്ര പകാശം ലോകത്തുവെളിപ്പെടുത്തി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ ഇസ്ലാമിന് ലോകത്ത് പ്രചാരവും ശക്തിയും വർദ്ധിച്ചു. ചരിത്രത്തിന്റെ പ്രഥമപാഠങ്ങൾ ഗ്രഹിച്ച -വർക്കെല്ലാം അറിയുന്നതാണിത്. താഴെ കാണുന്നത് പോലെയുള്ള ക്വുർ-ആൻ വചനങ്ങളും നബിവചനങ്ങളും മുമ്പിൽ വെച്ചുകൊണ്ട് ഈ വചനങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ഒന്നുകൂടി ചിന്തിച്ചുനോക്കുക:- അല്ലാഹു പറയുന്നു: "നിങ്ങൾസത്യവിശ്വാസികൾ-അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവിൻ. നിങ്ങൾ അന്യോന്യം (ഭിന്നിച്ചു) പിണ -ങ്ങുകയും ചെയ്യരുത്. എന്നാൽ നിങ്ങൾക്ക് ഭീരുത്വം പിണയുകയും, നിങ്ങളുടെ കാറ്റ് (വീര്യം) പോയിപ്പോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമാ യും, അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.' (8:46). "നിങ്ങൾ ദുർബ്ബലരാകുകയും , വ്യസനിക്കുകയും ചെയ്യരുത്. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ നിങ്ങളെ ത്ര ഉന്നതൻമാർ'. (3:139) "നിശ്ചയമായും ഞാനും എന്റെ റസൂലുകളും വിജയിക്കുക ചയ്യുമെന്ന് അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു.' (58:21) നബി തിരുമേനി യും, അദിയ്യുബ്നുഹാതിമും (റ) തമ്മിൽ നടന്ന ഒരു സംഭാഷണത്തിൽ അഹ്മദ് (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: മനി പറഞ്ഞു: (അദിയ്യേ) താൻ പറയുമായിരിക്കും: ഇസ്ലാമിനെ പിൻപറ്റിയിരിക്കുന്നത് ജനങ്ങളിലുള്ള ദുർബ്ബലരും കഴിവില്ലാത്തവരുമാണ്, അറബികൾ അവരെ എയ്തു (ആ്ര കമിച്ചു) കൊണ്ടിരിക്കുന്നുമുണ്ട് എന്ന്. തനിക്ക് ഹീറാഃ രാജ്യം ( ) അറിയുമോ?' ഞാൻ (അദിയ്യ്) പറഞ്ഞു: "ഞാൻ കണ്ടിട്ടില്ലകേട്ടിട്ടുണ്ട്.' തിരുമേനി പറഞ്ഞു: "എന്നാ ൽ, എന്റെ ദേഹം യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം! ഈ മതത്തെ അല്ലാഹു പൂർത്തിയാക്കുക തന്നെ ചെയ്യും. അങ്ങനെ യാത്രക്കാരിയായ ഒരു സ്ത്രീ ഹീറാഃയിൽ രക്ഷ കൂടാതെ വന്നു ത്വവാഫ് ചെയ്യുന്നതാണ്. (പേർഷ്യാ ചക്രവർത്തിയായ) ഹുർമുസിന്റെ മകൻ കിസ്റായുടെ -നിക്ഷേപങ്ങൾ ജയിച്ചടക്കപ്പെടുകതന്നെ ചെയ്യും.'' ഞാൻ ചോദിച്ചു: ഹുർമുസിന്റെ മകൻ കിസ്റായു ടെയോ: തിരുമേനി പറഞ്ഞു: "അതെ, ഹുർമുസിന്റെ മകൻ കിസ്റായുടെ തന്നെ. വാങ്ങുവാൻ ഒരാളും ഇല്ലാതിരിക്കത്തക്കവിധം ധനം വിതരണം ചെയ്യപ്പെടുകയും ചെയ്യും.' (പിന്നീട്) അദിയ്യ് (റ) പറയുകയാണ്: "ഇതാ! ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാ തെ വന്നു ത്വവാഫു ചെയ്യുന്നു. (ഇത് ഞാൻ അനുഭവത്തിൽ കണ്ടു) കിസ്റായുടെ നിക്ഷേപങ്ങൾ ജയിച്ചടക്കിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എന്റെ ദേഹം യാതൊരുവന്റെ കയ്യിലാണോ അവൻ തന്നെ സത്യം! മൂന്നാമത് പറഞ്ഞ കാര്യവും നിശ്ചയമായും ഉണ്ടാകുക തന്നെ ചെയ്യും. കാരണം, റസൂൽ അത് പറഞ്ഞിരിക്കുന്നു.' (അധികം താമസിയാതെതന്നെ, പേർസ്യൻ വിജയങ്ങളും ഉത്തരാഫ്രിക്കൻ വിജയങ്ങളും നടന്ന കാലത്ത് ഈ മൂന്നാമത്തെ കാര്യവും ധർമം വാങ്ങുവാൻ ആവശ്യക്കാരില്ലാതെ വരുമാറ് ധനവിതരണത്തിന്റെ ആധിക്യവുംസംഭവിച്ചതായി ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങൾ പരിശോധിച്ചാൽ കാണാവുന്നതാണ്) ഥൗബാൻ (റ) ഉദ്ധരിക്കുന്നു: നബി പറഞ്ഞു: "ഭക്ഷണം കഴിക്കുന്നവൻ അവരുടെ ഭക്ഷണപ്പാത്രത്തിലേക്ക് ചെന്നു വീഴുന്നതു (തിരക്കി കൈ നീ ട്ടുന്നതു)പോലെ, നിങ്ങളുടെ മേൽ സമുദായങ്ങൾ വന്നു വീഴുവാൻ കാലം അടുത്തുവരുന്നു. അപ്പോൾ ഒരാൾ ചോദിച്ചു: "ഞങ്ങൾ അന്ന് ണാ?' തിരുമേനി പറഞ്ഞു: (അല്ല) പക്ഷേ, അന്ന് നിങ്ങൾ അധികമുണ്ടായിരിക്കും. എങ്കിലും മലവെള്ളത്തിലെ ചവറുപോലെയുള്ളവരായിരിക്കും നിങ്ങൾ. നിങ്ങളുടെ ശത്രുവിന്റെ മനസ്സുകളിൽ നിന്ന് നിങ്ങളെ സംബന്ധിച്ചുള്ള ഗൗരവം അല്ലാഹു നീക്കിക്കളയും. നി ങ്ങളുടെ ഹൃദയങ്ങളിൽ അവൻ ദൗർബ്ബല്യം ഇട്ടേക്കുകയും ചെയ്യും.' ഒരാൾ ചോ ദിച്ചു: "റസൂലേ! എന്തായിരിക്കും ദൗർബ്ബല്യം? "തിരുമേനി പറഞ്ഞു: സ്നേഹവും, മരണത്തെക്കുറിച്ചുള്ള വെറുപ്പും.' (അബൂദാവൂദും, ബൈഹക്വീദലാ-ഇലിലും) സൂറ- ( )ഇറാക്വിലെ ഒരു രാജ്യമാണ് ഹീറഃ ഇറാക്വിൽ മുസ്ലിംകൾ ആദ്യം ജയിച്ചടക്കിയ രാജ്യമാണിത്. ത്തുൽ അഹ്സാബ് 40-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച ഏതാ നും ആയത്തുകളും ഹദീഥുകളും ഇവിടെ സ്മരണീയമാകുന്നു.
9:34–35۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ
يَوۡمَ يُحۡمَىٰ عَلَيۡهَا فِي نَارِ جَهَنَّمَ فَتُكۡوَىٰ بِهَا جِبَاهُهُمۡ وَجُنُوبُهُمۡ وَظُهُورُهُمۡۖ هَٰذَا مَا كَنَزۡتُمۡ لِأَنفُسِكُمۡ فَذُوقُواْ مَا كُنتُمۡ تَكۡنِزُونَ
(34) ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്ഡിതൻമാരിൽ നിന്നും പുരോഹിതൻമാരിൽ നിന്നും വളരെ ആളുകൾ, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വർണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവർക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുക!- (35) "ജഹന്നമി' ന്റെ ധ നരകത്തിന്റെ പ അഗ്നിയിൽ വെച്ച് അത് കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികൾക്കും, പാർശ്വങ്ങൾക്കും മുതുകുകൾക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). "ഇതത്രെ, നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങൾക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്; അതിനാൽ, നിങ്ങൾ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങൾ രുചിച്ചുനോക്കിക്കൊള്ളുവിൻ! (എന്ന് അവരോട് പറയപ്പടുകയും ചെയ്യും) (34) َപآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിശ്ചയമായും വളരെ (അധികം പല) ആളുകൾ الأح മതപണ്ഡിതൻമാരിൽ നിന്ന് و َ الر പുരോഹിതൻമാരിൽ നിന്നും അവർ തിന്നുക തന്നെ ചെയ്യും, തിന്നുന്നു സ്വത്തുക്കളെ الن َّ اس ِ മനുഷ്യരുടെ അന്യായമായിട്ട്, വ്യർത്ഥമായ വഴിക്ക് അവർ തടയുകയും ചെയ്യുന്നു اللها അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ّ َ ِ ي ن َപي നിക്ഷേപിച്ചുവെക്കുന്നവരാകട്ടെ َّ ه َ ب َ പا സ്വർണം വെള്ളിയും അതിനെ അവർ ചിലവഴിക്കുകയുമില്ല اللها അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് നീ സന്തോഷമറിയിക്കുക ശിക്ഷയെപ്പറ്റി ٍ ര أ َ ل ِ വേദനയേറിയ (35) ي َ و ْ م َ ദിവസം അത് കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ن َ ار ِ في ِ തീയിൽ അഗ്നിയിൽ ജഹന്നമിന്റെ എന്നിട്ട് ചൂടു കുത്തപ്പെടും, കരിക്കപ്പെടും ِ َ ا അതുകൊണ്ട്, അതിനാൽ അവരുടെ നെറ്റികൾ അവരുടെ പാർശ്വങ്ങളും, ഭാഗങ്ങളും അവരുടെ പുറങ്ങളും, മുതുകുകളും ه َ ذ َ ا ഇത് നിങ്ങൾ നിക്ഷേപിച്ചുവെച്ചത് ُ م ْ لأن ْ ف ُ س ِ നിങ്ങളുടെ സ്വന്തങ്ങൾ (ദേഹങ്ങൾ) ക്കുവേണ്ടി അതിനാൽ (എനി) നിങ്ങൾ രുചി നോക്കുവിൻ, ആസ്വദിക്കുവിൻ നിങ്ങളായിരുന്നതിനെ നിങ്ങൾ സൂക്ഷിച്ചുവെക്കും. യഹൂദ പണ്ഡിതവർഗത്തിലും, ക്രിസ്തീയ പുരോഹിതവർഗത്തിലുംപെട്ട വളരെ ആളുകൾ അന്യായമായ വഴിക്ക് ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്തുവരുന്നുവെന്നും, അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവർക്ക് അതേ ധനംകൊണ്ടുതന്നെ നരകത്തിൽവെച്ച് കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്ലിംകളിൽ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക് വിധേയരായിരിക്കുമെ ന്നും മുസ്ലിംകൾക്കുള്ള ഒരു താക്കീതാണിത്. അതുകൊണ്ടാണ് َപآم َ ن ُ وا ا (ഹേ, വിശ്വസിച്ചവരേ) എന്ന് വിളിച്ചുകൊണ്ട് ഈ കാര്യം പ്രസ്താവിച്ചിരിക്കുന്നത്. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് "ഫത്വാ' (മതവിധി) നൽകിയും, ഹിതത്തിനനുസരിച്ചു മതവിധികളിൽ നീക്കുപോക്ക് സ്വീകരിച്ചുംകൊണ്ട് ജനങ്ങളിൽ നിന്ന് കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാർഗങ്ങൾ ഉപയോഗിച്ചു പലിശവാങ്ങുക, ക്വബ്ർ ടയും പുണ്യവാളൻമാരുടെയും പേരിൽ നേർച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനംസമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാൽ, മതപണ്ഡിതൻ തന്റെ പാണ്ഡിത്യത്തിന്റെയും മതപുരോഹിതൻ തന്റെ പൗരോഹി -ത്യത്തിന്റെയും ചുവട് പിടിച്ചുകൊണ്ട് ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏർപ്പാടു -കളും ഇപ്പറഞ്ഞതിൽ ഉൾപ്പെടുന്നു. ജനങ്ങളെ നേർമാർഗത്തിൽ നിന്ന് അകറ്റി നിറുത്തൽ ഇതിന്റെ സ്വാഭാവികമായ ഫലവുമത്രെ. അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതെ സ്വർണവും വെള്ളിയും കെട്ടിപ്പൂട്ടി വെക്കുന്നവരുടെ ശരീരഭാഗങ്ങളെ അതേ സ്വർണവും വെള്ളിയും നര -കത്തിൽവെച്ച് ചുട്ടുപഴുപ്പിച്ചു അതുകൊണ്ട് പൊള്ളിച്ചു കരിക്കുമെന്നും, ഇത് നിങ്ങൾ നിക്ഷേപിച്ച് -വെച്ചിരുന്ന ആ സ്വർണവും രുചി നല്ലവണ്ണം ആസ്വദിച്ചുകൊള്ളുക-എന്ന് അവരോട് പറയപ്പെടുമെന്നുള്ള അല്ലാഹുവിന്റെ ഈ താ ക്കീത് ഒരു പൊതുവായ താക്കീതാകുന്നു. പണ്ഡിതപുരോഹിതൻമാരെന്നോ, ന്യാ യമായ വഴിക്ക് സമ്പാദിച്ചതെന്നോ, അന്യായമായ വഴിക്ക് സമ്പാദിച്ചതെന്നോ ഇതിൽ വ്യ ത്യാസപ്പെടുത്തിയിട്ടില്ല. പക്ഷേ, കെട്ടിപ്പൂട്ടിവെക്കുന്നവർ പണ്ഡിതൻമാരും പുരോ -ഹിതൻമാരും കൂടി ആയിരിക്കുകയോ, കെട്ടിപ്പൂട്ടിവെക്കുന്ന ധനം അന്യായമായ മാർഗത്തി -ലൂടെ സമ്പാദിച്ചതായിരിക്കുകയോ ചെയ്യുമ്പോൾ അതിന്റെ ശിക്ഷ കൂടുതൽ കഠിന -മായിരിക്കുമെന്ന് പറയേണ്ടതില്ല. സ്വത്തുക്കളിൽവെച്ച് കൂടുതൽ പ്രാധാന്യം കൽപിക്കപ്പെ -ടുന്നതും, കൂടുതൽ നിക്ഷേപിച്ചു വെക്കപ്പെടാറുള്ളതും വെള്ളിയും സ്വർണവുമാണേ ല്ലാ. അതുകൊണ്ടാണ് അത് രണ്ടും പ്രത്യേകം എടുത്തുപറയപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്ന എല്ലാ ധനവും ശി ക്ഷക്ക് കാരണമാണെന്നുള്ളതിൽ സംശയമില്ല. അവരോട് സന്തോഷവാർത്തയായി ഒന്നും തന്നെ അറിയിക്കാനില്ലവല്ലതും ഉണ്ടെങ്കിൽ, അതു ശിക്ഷയെക്കുറിച്ചു മാത്രമാ "അവർക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷമറിയിക്കുക' എന്ന് പറഞ്ഞതിന്റെ താൽപര്യം. ഇതു കേവലം അവരുടെ നേരെയുള്ള ഒരു പരിഹാസം കൂ ടിയാകുന്നു. നബി പറഞ്ഞതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "സ്വർണത്തിന്റെ ആളും വെള്ളിയുടെ ആളുമായ വല്ല മനുഷ്യനും അതിന്റെ കടമ കൊടുത്തു വീ ട്ടിയിട്ടില്ലെങ്കിൽ ക്വിയാമത്തു നാളിൽ അതവന്ന് അഗ്നികൊണ്ടുള്ള തകിടുകളാക്കി പരത്തപ്പെടുകയും, എന്നിട്ട് അവകൊണ്ട് അവന്റെ പാർശ്വവും, നെറ്റിയും ചൂടുകുത്തി കരിക്കപ്പെടുകയും ചെയ്യാതിരിക്കുകയില്ല. (ബു.-മു) അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൽ പിശുക്ക് പിടിക്കാതെയും, ധനപരമായ കടമകൾ ബാക്കിവെക്കാതെയും സ്വത്ത് സമ്പാദിക്കുന്നതിൽ തെറ്റില്ലെന്ന് ഈ വചനങ്ങളിൽനിന്നും ഈ ഹദീഥിൽനിന്നും വ്യക്ത -മാകുന്നു. അത് കൊണ്ടാണല്ലോ മരണപ്പെടുമ്പോൾ ധനം കുറച്ചായിരുന്നാലും അധികമായിരുന്നാലും അനന്തരാവകാശികൾക്ക് കൊടുക്കുവാൻ അല്ലാഹു കൽപിച്ചിരിക്കുന്നതും. (4:7) ചില ആളുകൾ ധരിച്ചുവശായതുപോലെ, സത്യവിശ്വാസികൾക്ക് ധ നം സമ്പാദിച്ചു വെക്കുവാനുള്ള ഒരു പഴുതും ഇസ്ലാമിലില്ലെങ്കിൽ അനന്തരാവകാശ നിയമങ്ങൾക്കും പിന്നെസ്ഥാനമില്ലല്ലോ. അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുക എന്നു പറഞ്ഞതിൽ, ഒന്നാമതായി നിയമപ്രകാരമുള്ള സകാത്തും അതിനു ശേഷം സന്ദർഭവും പ രിതഃസ്ഥിതികളും അനുസരിച്ചു ആവശ്യമായി വരുന്ന എല്ലാ ദാനധർമങ്ങളും ഉൾപ്പെടുന്നു. സക്കാത്ത് കൊടുത്തുതീർത്താൽ ധനം ശുദ്ധിയാകുമെന്നു കാണിക്കുന്ന ചില നബിവചനങ്ങളെയും മറ്റും ആധാരമാക്കി സക്കാത്തല്ലാത്ത കടമകളൊന്നും ധനത്തിൽ വേറെ -യില്ലെന്ന് പറയുന്നത് പിശുക്കൻമാരുടെ ഒരു ഊന്നുവടി മാത്രമാണ്. സക്കാത്തിനു പുറമെ, ഓരോരുത്തന്റെയും കഴിവനുസരിച്ചും, ചുറ്റുപാടനുസരിച്ചും വേറെ യും പല കടമകൾ ധനത്തിൽ നിന്ന് നിർവ്വഹിക്കേണ്ടതുണ്ടെന്ന് ധാരാളക്കണക്കിൽ ക്വുർ-ആൻ വച -നങ്ങളിൽ നിന്നും നബിവചനങ്ങളിൽ നിന്നും നിരുപാധികം അറിയപ്പെട്ടതാകു ന്നു.
9:36–37إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٞۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُۚ فَلَا تَظۡلِمُواْ فِيهِنَّ أَنفُسَكُمۡۚ وَقَٰتِلُواْ ٱلۡمُشۡرِكِينَ كَآفَّةٗ كَمَا يُقَٰتِلُونَكُمۡ كَآفَّةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ
إِنَّمَا ٱلنَّسِيٓءُ زِيَادَةٞ فِي ٱلۡكُفۡرِۖ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُۥ عَامٗا وَيُحَرِّمُونَهُۥ عَامٗا لِّيُوَاطِـُٔواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُۚ زُيِّنَ لَهُمۡ سُوٓءُ أَعۡمَٰلِهِمۡۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ
(36) നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം, പന്ത്രണ്ട് മാസങ്ങൾ എന്നാകുന്നു: (അതെ) ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസം അല്ലാഹുവിന്റെ രേഖയിൽ ധ വിധി നിശ്ചയത്തിൽ പ. അവയിൽപെട്ടതാണ് (യുദ്ധം നിഷിദ്ധമാക്കപ്പെട്ട) പവിത്രമായ നാലു (മാസം) അതത്രെ ചൊവ്വായി നിലകൊള്ളുന്ന മതം (നടപടി) . ആകയാൽ, അവയിൽ ധ ആ നാലു മാസങ്ങളിൽ പ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്യരുത്. മുശ്രിക്കുകൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നതുപോലെ, നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുവിൻ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടു കൂടെയാണെന്ന് നിങ്ങൾ അറിയുകയും ചെയ്യുവിൻ. (37) നിശ്ചയമായും (മാസത്തിന്റെ നിഷിദ്ധതയെ) പിന്നോട്ട് മാറ്റൽ, അവിശ്വാസത്തിൽ ഒരു വർദ്ധനവു തന്നെയാകുന്നു. അതുമൂലം അവിശ്വസിച്ചവർ വഴി പിഴപ്പിക്കപ്പെടുന്നു: (അതായത്) ഒരു കൊല്ലം അതിനെ ധ മാറ്റിവെച്ച മാസത്തെ പ അവർ അനുവദനീയമാക്കുകയും, ഒരു കൊല്ലം അതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു: അല്ലാഹു നിഷിദ്ധമാക്കിയതിന്റെ എണ്ണത്തോട് ഒപ്പിക്കുവാനും, അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും വേണ്ടി. അവരുടെ ദുഷ്പ്രവൃത്തികൾ അവർക്ക് ഭംഗിയാക്കിക്കാണിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു, അവിശ്വാസികളായ ജനങ്ങളെ സൻമാർഗത്തിലാക്കുകയില്ല. (36) നിശ്ചയമായും എണ്ണം الش ُّ ه ُ ور ِ മാസങ്ങളുടെ اللها അല്ലാഹുവിന്റെ അടുക്കൽ പന്ത്രണ്ടാകുന്നു ش َ ه ْ رًا മാസം, മാസമായിട്ട് വിധി നിശ്ചയഗ്രന്ഥത്തിൽ, രേഖയിൽ ِ َّ اللها അല്ലാഹുവിന്റെ അവൻ സൃഷ്ടിച്ചദിവസം الس ആകാശങ്ങളെ و َ الأر ْ ض َ ഭൂമിയെയും ْ َ ا ) م ِ അവയിൽപെട്ടതാണ്, അതിലുണ്ട് നാല് (എണ്ണംമാസം) ح ُ ر ُ م ٌ പവിത്രമായ, (യുദ്ധം) നിഷിദ്ധമായ അത് മതമത്രെ, അത് നടപടിയാണ് ചൊവ്വെ നിലകൊളളുന്ന, ഉറച്ചുനിൽക്കുന്ന അതിനാൽ നിങ്ങൾ അക്രമം ചെയ്യരുത് ِ ن َّ ; ف ِ അവയിൽ നിങ്ങളുടെ സ്വന്തങ്ങളോട്, നിങ്ങ -ളോടുതന്നെ നിങ്ങൾ യുദ്ധം ചെയ്യുകയും ചെയ്യുവിൻ മുശ്രിക്കുകളോട് ك َ اف َّ ة ً ആകമാനം, ഒന്നടങ്കം അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതുപോലെ ك َ اف َّ ة ً ആകമാനം, മുഴുവനും നിങ്ങൾ അറിയുകയും ചെയ്യുക َّ ن َ أ َ َّ اللها നിശ്ചയമായും അല്ലാഹു (ആകുന്നു) എന്ന് സൂക്ഷ്മത പാലിക്കുന്നവരുടെകൂടെ. (37) നിശ്ചയമായും മാത്രം (തന്നെ) َّ س ِ يء ُ ഋلا പിന്നോട്ട് മാറൽ, പിന്തിച്ചു വെക്കൽ ഒരു വർധനവ് (തന്നെമാത്രം) ആകുന്നു അവിശ്വാസത്തിൽ ي ُ ض َ لُّ വഴി പിഴപ്പിക്കപ്പെടുന്നു ب ِ ه ِ അതുകൊണ്ട്, അതുമൂലം അവിശ്വസിച്ചവർ അതിനെ അവർ ഹലാൽ (അനുവദനീയം) ആക്കുന്നു ا ً ما َ ع ഒരു കൊല്ലം അതിനെ അവർ ഹറാം (നിഷിദ്ധം) ആക്കുകയും ചെയ്യുന്നു ا ً ما َ ع ഒരു കൊല്ലം അവർ ഒപ്പിക്കുവാൻ, ഒത്തുകൂടുവാൻ വേണ്ടി ع ِ د َّ ة َ എണ്ണത്തെ, എണ്ണത്തോട് നിഷിദ്ധമാക്കിയതിന്റെ ُ َّ اللها അല്ലാഹു അങ്ങനെ അവർ അനുവദനീയമാക്കുവാൻ اللها അല്ലാഹു നിഷിദ്ധമാക്കിയതിനെ ഭംഗിയാക്കപ്പെട്ടിരിക്കുന്നു ْ ُ ജ ل َ അവർക്ക് അവരുടെ പ്രവൃത്തികളിൽ ദുഷിച്ചത്, ദുഷ്പ്രവൃത്തികൾ ُ َّ اللها َ و അല്ലാഹുവാകട്ടെ, അവൻ സൻമാർഗത്തിലാക്കുകയില്ല ജനങ്ങളെ അവിശ്വാസികളായ സൂറത്തിന്റെ തുടക്കം മുതൽ മുശ്രിക്കുകളെക്കുറിച്ചു സംസാരിച്ചുവരുന്ന മദ്ധ്യേ ഇടക്കുവെച്ചു വേദക്കാരെ സംബന്ധിച്ചു ചിലതെല്ലാം പ്രസ്താവിച്ചു. വീ ണ്ടും സംസാരം മുശ്രിക്കുകളിലേക്കുതന്നെ തിരിഞ്ഞിരിക്കുകയാണ്. മുശ് രിക്കുകൾ മതത്തിൽ കടത്തിക്കൂട്ടിയ ഒരു തോന്നിയവാസത്തെക്കുറിച്ചാണ് ഈ ല പരാമർശം. ഇബ്റാഹീം നബി- (അ)യുടെ കാലം മുതൽക്കേ കൊല്ലത്തിൽ ദുൽക്വ-അ് ദഃ, ദുൽഹിജ്ജഃ, മുഹർറം, റജബ് എന്നീ നാലു മാസങ്ങൾ യുദ്ധം പാടില്ലാത്ത പവിത്രമാ -സങ്ങളായി ആചരിക്കപ്പെട്ടുവന്നിരുന്നു. ഇബ്റാഹീം നബി-(അ)യുടെ പാരമ്പ ര്യം അവകാശപ്പെടുന്നവരാണല്ലോ മുശ്രിക്കുകൾ. കാലക്രമത്തിൽ ആ സമ്പ്രദായത്തിൽ അവർ ഒരു മാറ്റം സ്വീകരിച്ചു. പൊതുവെ യുദ്ധപ്രിയൻമാരായ അവർക്ക് -ചിലപ്പോ ൾ ഈ നിയമം പാലിക്കുന്നത് അവരുടെ യുദ്ധതാൽപര്യങ്ങൾക്ക് യോജിക്കാതെ വരും. ഇതിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേക്ക് നീട്ടിവെച്ചുകൊണ്ട് ആ മാസത്തിൽ അവർ യുദ്ധം നടത്തുകയും, മറ്റേ മാസം പവിത്രമാസമായി ആചരിക്കുകയും ചെയ്യും. അങ്ങനെ നിശ്ചിത മാസങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണെങ്കിലും കൊല്ലത്തിൽ നാലു മാസം പവിത്രമാസങ്ങളായി ഒപ്പിക്കുകയും ചെയ്യും. ഇങ്ങിനെ, ഒരു മാസത്തിന്റെ പവിത്രത മറ്റൊരു മാസത്തിലേ മാറ്റിവെക്കുന്നതിനാണ് َّ س ِ يء ُ ഋلا (നസീ-ഉ്) എന്നു പറയപ്പെടുന്നത്. ഇതിനെപ്പറ്റിയാണ് രണ്ടാമത്തെ വചനത്തിൽ പ്രസ്താവിക്കുന്നത്. മറ്റൊരുതരം അറബികളിൽ പതിവുണ്ടായിരുന്നതായി ഇമാം റാസി(റ) മുതലായ ചിലർ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതൽക്കേ ചാന്ദ്രി ക മാസങ്ങളുടെ അടിസ്ഥാനത്തിലാണ് അറബികൾ കാലനിർണയം ചെയ്തുവന്നിരുന്നത് . സൗരവർഷവും ചന്ദ്രവർഷവും തമ്മിൽകൊല്ലത്തിൽ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യ ത്യാസം ണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവർഷം, വേനൽ മുതലാ യ പ്രകൃതിമാറ്റങ്ങൾ സംഭവിക്കുന്നത് സൗരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതുനിമിത്തം ഹജ്ജുകാലം ചിലപ്പോൾ അത്യുഷ്ണവേളയിലും, ചിലപ്പോൾ മറിച്ചും വന്നേക്കും. ഉഷ്ണകാലത്ത് ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുറമെ, അവരുടെ ഒരു പ്രധാന ധനാഗമന -മാർഗമായ ഹജ്ജ് കാലത്തെ കച്ചവടോത്സവങ്ങൾക്കും അത് തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കു -ന്നതിൽ ചില നീക്കുപോക്കുകൾ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവർ മാറ്റി നിശ്ചയി ക്കും. ഇതാണ് ഈ ന്റെ ചുരുക്കം. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ ഏതൊക്കെയാണെന്ന് ജാഹിലിയ്യത്തിലും ഇസ്ലാമിലും പരക്കെ അറിയപ്പെട്ടതാണ്. നബി യുടെ പ്രസിദ്ധമായ ഹജ്ജത്തുൽ വിദാ-ഇലെ പ്രസംഗത്തിൽ തിരുമേനി അക്കാര്യം ഇങ്ങനെ വ്യക്തമാക്കു -കയും ചെയ്തു: "നിശ്ചയമായും കാലം, അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദി വസത്തെ മാതിരി തിരിഞ്ഞു വന്നിരിക്കുന്നു. ഒരുകൊല്ലം പന്ത്രണ്ട് മാസം. അതിൽ നാലെ ണ്ണം "ഹറാമാ' യവ (അലംഘനീയമായ പവിത്രമാസങ്ങൾ). മൂന്നെണ്ണം തുടർച്ചയാ -യുള്ളവയാണ്. അതായത്, ദുൽക്വ-അ്ദഃ, ദുൽഹിജ്ജഃ, മുഹർറം എന്നിവ. (നാലാമത്തേത് ) ജുമാദായുടെയും, ഇടയിലുള്ള മുള്വർ ഗോത്രത്തിന്റെ റജബും.' (അ . ബു. മു) റജബു മാസത്തെപ്പറ്റി നബി "മുള്വറിന്റെ റജബ്' ( رجب مضر ) എന്നു പറയുവാൻ കാരണം, വേറെ ചില ഗോത്രക്കാർ ആ മാസത്തിന്റെ ആചരണത്തിൽ വ്യത്യാസം വരുത്തിയിരുന്നതാണെന്ന് ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഹജ്ജ് സമ്മേളനത്തിൽ ദൂരപ്രദേശങ്ങളിൽ നിന്നു നിർഭയം വന്നുചേരുവാനുള്ള സൗകര്യത്തി -നുവേണ്ടി ഹജ്ജ് മാസത്തിനു മുമ്പ് മാസവും, അതേമാതിരി ഹജ്ജിന്റെ ശേഷം സമാധാനപൂർവ്വം തിരിച്ചുപോകുവാനുള്ള സൗകര്യത്തിനുവേണ്ടി അതിന്റെ ശേഷം മുഹർറ മാസവും-അങ്ങിനെ മൂന്നു മാസം-അല്ലാഹു തുടർച്ചയായി യുദ്ധം ഹറാമാ -ക്കിയിരിക്കുന്നു. ഇടക്കുവെച്ചു ഉംറഃ കർമം ചെയ്തു പോകുന്നവരുടെ സൗകര്യം ക ണക്കിലെടുത്തു റജബു മാസവും ഹറാമാക്കിയിരിക്കുകയാണ്. ചില കാലങ്ങൾക്കും ചില സ്ഥലങ്ങൾക്കും അല്ലാഹു ചില പ്രത്യേക സ്ഥാനങ്ങൾ കൽപിച്ചുവെച്ചിരിക്കുന്നു. മറ്റുള്ളവയലില്ലാത്ത ചില അനുഷ്ഠാനങ്ങളും ആചരണങ്ങളും അവയിൽ അവൻ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ നിശ്ചയി -ച്ചതിലുള്ള യുക്തി രഹസ്യങ്ങൾ അൽപം ചിലതൊക്കെ നമുക്ക് അറിയുവാൻ മങ്കിലും മുഴുവനായോ, വിശദമായോ അതിലടങ്ങിയ തത്വരഹസ്യങ്ങൾ മനസ്സി -ലാക്കുവാൻ നമുക്ക് കഴിയുകയില്ല. എന്തുകൊണ്ട് ദിനംപ്രതി അഞ്ചു നമസ്കാരം നിയമിച്ചു? ആഴ്ചയിലെ ദിവസങ്ങളിൽ വെള്ളിയാഴ്ച ദിവസത്തിന് എന്തുകൊണ്ട് പ്രാധാന്യംകൽപിച്ചു? മാസങ്ങളിൽ എന്ത് -കൊണ്ട് റമദാന് പ്രത്യേകത നൽകി? ഇതിനൊന്നും വ സ്തു നിഷ്ഠവും പരിപൂർണവുമായ ഉത്തരം പറയുവാൻ നമുക്ക് സാദ്ധ്യമല്ല. പാലെ, സ്ഥലങ്ങളുടെ കൂട്ടത്തിൽ പള്ളികൾക്കും, രാജ്യങ്ങളുടെ കൂട്ടത്തിൽ മക്ക, മദീന, ബത്തുൽ മുക്വദ്ദസ് എന്നിവക്കും അല്ലാഹു ചില ശ്രേഷ്ഠതകൾ നൽകിയിരിക്കുന്നു. രോന്നിനും ചില കാരണങ്ങളൊക്കെ നമുക്ക് മനസ്സിലായിട്ടുണ്ടെങ്കിലും, നമുക്ക് അജ്ഞാതമായ വേറെയും യുക്തിരഹസ്യങ്ങൾ അതിലെല്ലാം അടങ്ങിയിട്ടുണ്ടെന്നുള്ളതിൽ സം ശയമില്ല. ആ സ്ഥിതിക്ക് ഓരോന്നിനും കൽപിച്ച പവിത്രതയും, സ്ഥാനവും അതേ രൂ പത്തിൽ അംഗീകരിക്കുകയല്ലാതെ അതിൽ മാറ്റമോ വ്യത്യാസമോ വരുത്തുവാൻ മനുഷ്യർക്ക് അവകാശമോ, അനുവാദമോ ഇല്ല. ചോദ്യം ചെയ്യാതെ അതനുസരിക്കുക -യാണ് നമ്മുടെ കടമ. അതാണ് നേർക്കുനേരെയുള്ള മതനടപടിയും. നേരെമറിച്ചു അവയിലൊക്കെ അല്ലാഹു കൽപിച്ചതിനെതിരായ മാറ്റത്തിരുത്തങ്ങൾ വരുത്തുന്നത് അവിശ്വാസവുമായിരിക്കും (നസീ-ഉ് അവിശ്വാസത്തിൻ വർധനവ് തന്നെയാണ്) എന്ന് രണ്ടാമത്തെ വചനത്തിൽ പറഞ്ഞതിൽ നിന്ന് ഈ വാസ്തവം മനസ്സിലാക്കാം. മുശ്രിക്കുകൾ മുമ്പേ അവിശ്വാസികളാണ്. ആ അവിശ്വാസത്തിലൂടെ മറ്റൊരു അവിശ്വാസവും കൂടിയാണ് നസീ-ഉ് മൂലം ഉണ്ടായിത്തീരുന്നത് എന്നത്രെ ഈ വാക്യം ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തെ വചനത്തിൽ പറഞ്ഞതിന്റെ താൽപര്യം ഇങ്ങിനെ മനസ്സിലാക്കാം: ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം മുതൽക്കേ അല്ലാഹു നിശ്ചയിച്ചുവെ ച്ച നിയമവ്യവസ്ഥയാണ് മാസങ്ങൾ പന്ത്രണ്ടാണെന്നുള്ള തത്വം. ( االله )അതായത്, ഈൗ അഖിലാണ്ഡത്തെ സൃഷ്ടിച്ചപ്പോൾതന്നെ, അതിലടങ്ങിയ സൂര്യച്ര ന്ദനക്ഷത്രാദികൾക്കും അവയുടെ ഗതിവിഗതികൾക്കുമൊക്കെ അല്ലാഹു ഓരോ നി ശ്ചിത വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വ്യവസ്ഥകളിലൊന്നാണ് കൊല്ലത്തിൽ പന്ത്രണ്ടു മാസങ്ങളാണെന്നുള്ളതും. ആ പന്ത്രണ്ടിൽ നാലെണ്ണം അവൻ "ഹറാമാ' യ പവിത്ര -മാസങ്ങളാക്കി വെക്കുകയും ചെയ്തിരിക്കുന്നു. അതിൽ മാറ്റമോ ഭേദഗതിയോ വരുത്താതെ അവൻ നിശ്ചയിച്ച അതേപടി ആ മാസങ്ങളെ സ്വീകരിക്കുന്ന -താണ് ശരിയും സ്ഥിരവുമായ മതനടപടി അവയിൽ വല്ല ഭേദഗതിയും സ്വീകരിക്കുന്നതും, അവയുടെ അലംഘനീയതക്കും പവിത്രതക്കും ഹാനികരമായ വല്ലതും പ്രവർത്തിക്കുന്നതും നിങ്ങൾ നിങ്ങളോടു തന്നെ അക്രമം പ്രവർത്തിക്കലാകുന്നു. ഥവാ അതിന്റെ ഫലം നിങ്ങൾതന്നെ അനുഭവിക്കേണ്ടിവരും. അതുകൊണ്ട് നിങ്ങൾ നിങ്ങൾെ ക്കതിരെത്തന്നെ അക്രമം പ്രവർത്തിക്കരുത്. എന്നൊക്കെ ഉണർത്തിയശേഷം, ഒരു യാഥാർത്ഥ്യം സത്യവിശ്വാസികൾ വിസ്മരിച്ചുക -ളയരുതെന്ന് അല്ലാഹു പ്രത്യേകം ഓർമിപ്പിക്കുന്നു. അതായത്, മുശ്രിക്കുകൾ കൂട്ടത്തോ ടെ നിങ്ങളോട് യുദ്ധത്തിന് ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് അപ്പോഴെ നിങ്ങളും ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി അവരോടങ്ങോട്ടും യുദ്ധത്തിന് തയ്യാറായിക്കൊണ്ടിരിക്കണം. ) എന്നത്രെ അത്. അതോടുകൂടി, സൂക്ഷ്മത പാലിക്കണമെന്നും, സൂക്ഷ്മത പാലിക്കുന്നവരുടെ ഭാഗത്താണ് അല്ലാഹു എന്ന് നിങ്ങൾക്ക് ഓർമയുണ്ടായിരിക്കണം. اللها എന്നും ഓർമിപ്പിക്കുന്നു. വിഭാഗം - 6 ഈ സൂറത്തിന്റെ അവസാനത്തെ രണ്ടു വചനങ്ങളും ഇടക്കുള്ള ചില വചനങ്ങ ളും ഒഴിവാക്കിയാൽ, ഇവിടം മുതൽക്കുള്ള വചനങ്ങളിലെ പരാമർശങ്ങൾ ത ബൂക്ക് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാകുന്നു. മദീനയുടെയും, ദിമി ശ്ക്വി (ഡമസ്കസി)ന്റെയും ഏതാണ്ട് മദ്ധ്യത്തിൽ, മദീനയിൽ നിന്നും ഏതാണ്ട് നാനൂറ് നാഴിക ദൂരെ സ്ഥിതി ചെയ്യുന്നതും, അക്കാലത്ത് ശാം രാജ്യങ്ങളിൽ ഉൾപ്പെട്ടതുമായ ഒരു രാജ്യ -മാണ് തബൂക്ക് റോമാ ചക്രവർത്തിയുടെ മേൽക്കോയ്മയിലാണ് അന്ന് ശാംരാജ്യങ്ങൾ. താഴെവരുന്ന പല പരാമർശങ്ങളെക്കുറിച്ചും വേണ്ടതുപോലെ മനസ് സിലാക്കുന്നതിന് തബൂക്ക് സംഭവത്തെപ്പറ്റി സാമാന്യം അറിഞ്ഞിരിക്കുന്നത് ആവശ്യമായത് കൊണ്ട് അതിന്റെ ഒരു ചുരുക്കം ഇവിടെ വിവരിക്കാം:- മദീനയെ ആക്രമിക്കാൻ ശാമിൽ റോമക്കാർ ഒരുക്കം കൂട്ടുന്നുണ്ടെന്നും, ക്രിസ്ത്യാനികളായ ചില അറബി ഗോത്രങ്ങളും അതിൽ പങ്കുവഹിക്കുന്നുണ്ടെന്നും ആ ഭാഗത്തുനിന്നു ഒലീവെണ്ണ വിൽപ്പനക്കായി വന്നിരുന്ന ചിലരിൽ നിന്ന് നബി ക്കു വിവരം കിട്ടുകയുണ്ടായി. ഭക്ഷണക്ഷാമംകൊണ്ടും, അത്യുഷ്ണംകൊണ്ടും വളരെ വിഷമം പിടിച്ച ഒരു കാലമായിരുന്നു അത്. കൂടാതെ, അൽപം മുമ്പ് കഴിഞ്ഞ നൻ യുദ്ധത്തിനും, യുദ്ധത്തിനും ശേഷം ഒരു വിശ്രമമെടുക്കുവാൻ ജനങ്ങൾക്ക് അവസരവും കിട്ടിയിട്ടുണ്ടായിരുന്നില്ല. ശത്രുപക്ഷത്തുണ്ടാകാവുന്ന സൈന്യത്തിന്റെ ആധിക്യത്തെക്കുറിച്ചുള്ള ഭയവും, മദീനയിലെ ഈന്തത്തോട്ടങ്ങളുടെ ഫലം എടു -ക്കുന്ന കാലം അടുത്തു വന്നിരുന്നതിനാൽ ആ സമയത്ത് സ്ഥലം വിടുന്നതിൽ ജനങ്ങൾക്കുള്ള വൈമനസ്യവും ഇതിന് പുറമെയും. ശാമിലേക്കുള്ള യാത്രയാണെങ്കിൽ വളരെ ക്ലേശകരവും. ഇങ്ങിനെ പലതരം പ്രതികൂലാവസ്ഥകൾ ഒത്തുചേർന്ന ഒരു പരിതഃസ്ഥിതിയിലായിരുന്നു പ്രസ്തുത വിവരം ലഭിച്ചത്. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പടയൊ -രുക്കം ചെയ്യുമ്പോൾശത്രുക്കൾക്ക് മുൻകൂട്ടി വിവരം ലഭിക്കാതിരിക്കുവാനുള്ള മുൻകരുതലെന്ന നിലക്ക് - നബി ലക്ഷ്യസ്ഥാനം മുൻകൂട്ടി പുറത്തറിയിക്കാറില്ലായിരുന്നു. മേൽ സൂചിപ്പിച്ച പരിതഃസ്ഥിതികൾ നിമിത്തം, ഈ പടയെടുപ്പിന്റെ ലക്ഷ്യത്തെപ്പറ്റി നബി നേരത്തെതന്നെ വ്യക്തമാക്കുകയുണ്ടായി. സൈന്യത്തിൽ പങ്കെടുക്കുവാനും, സാമ്പത്തികമായും, മറ്റു വിധേനയും കഴിയുന്ന സംഭാവനകളും സഹകരണ -ങ്ങളും നൽകുവാനും നബി ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നു. മക്കയിലേക്കും, മറ്റു ചില സ്ഥലങ്ങളിലേക്കും ഈ ആവശ്യാർത്ഥം അവിടുന്നു ആളെ അയക്കുകയും ചെയ്തു. സ്വഹാബികൾ പലരും വമ്പിച്ച സംഭാവനകൾ നൽകുകയുണ്ടായി. ഥ്മാൻ (റ) പതിനായിരം ദീനാറും (പൊൻപണവും) മുന്നൂറ് ഒട്ടകവും, ട സാമഗ്രികളും, അമ്പത് കുതിരയും സംഭാവന ചെയ്തു. "അല്ലാഹുവേ! നീ ഉഥ്മാനെക്കു -റിച്ച് തൃപ്തിപ്പെടേണമേ! ഞാൻ അദ്ദേഹത്തെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു.' എന്ന് അദ്ദേ -ഹത്തിനുവേണ്ടി നബി പ്രാർഥിച്ചു. ഇതുപോലെ വേറെയും സ്വഹാബികൾ വലിയ സംഭാവ -നകൾ നൽകി. അബൂബക്ർ (റ) അദ്ദേഹത്തിന്റെ പക്കൽ ആകെയുണ്ടായിരുന്ന നാലായിരം ദിർഹം (വെള്ളിപ്പണം) അത്രയും സംഭാവന ചെയ്തു. ഒരു വിഷയത്തിലും അബൂബക്റിനെ കവച്ചുവെക്കുവാൻ തനിക്കു അവസരം കിട്ടിയിട്ടില്ലെങ്കിലും ഈ പ്രാവശ്യം അതു സാധിക്കാമെന്ന പ്രതീക്ഷയോടുകൂടി, ഉമർ (റ) തന്റെ പക്കലുണ്ടായിരുന്ന ധനത്തിന്റെ പകുതിയും കൊണ്ടുവന്നു. സംഖ്യ നോക്കുമ്പോൾ, അബൂബക്ർ (റ) ന്റെ സംഖ്യയേക്കാൾ വളരെയധികം തന്നെയുണ്ടായിരുന്നു. എങ്കിലും, ഇക്കുറിയും അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്ഥാനത്താകുകയാണുണ്ടായത്. അബൂബക്ർ (റ) നോ ടു നബി ചോദിച്ചു: "താങ്കളുടെ വീട്ടുകാർക്ക് താങ്കൾ എന്ത് ബാക്കിവെച്ചിട്ടുണ്ട്?' അദ്ദേ -ഹത്തിന്റെ മറുപടി: "അല്ലാഹുവിനെയും റസൂലിനെയും ബാക്കിവെച്ചിട്ടുണ്ട്.' എന്നായിരുന്നു. ഇതു കേട്ടപ്പോൾ, തനിക്ക് അബൂബക്കർ (റ) നെ കവച്ചുവെക്കുവാൻ സാധ്യമല്ലെന്ന് ഉമർ (റ) ന് ബോധ്യമായി. സ്ത്രീകളും അവരുടെ ആഭരണങ്ങൾ തുടങ്ങിയ വലിയ സംഭാവനകൾ ( ) തബൂക്ക് ( تـ َ ب ُ وك )പടം 5 നോക്കുക നൽകിവന്നു. യാത്രച്ചെലവിനു പോലും കഴിവില്ലാത്ത ദരിദ്രരായ ചില സ്വഹാബികൾ തങ്ങളെയും സൈന്യത്തിലെടുക്കണമെന്നും നബി യോട് അപേക്ഷിച്ചു. അതിനുള്ള വക ഇല്ലാത്തതുകൊണ്ട് അവരുടെ അപേക്ഷ സ്വീകരിക്കുവാൻ നബി ക്കു കഴിഞ്ഞില്ല. അങ്ങനെ, അവർ കരഞ്ഞുംകൊണ്ടിരിക്കുകയായി. ഒടുക്കം ഉഥ്മാൻ, അബ്ബാസ് (റ) മുതലായവർ അവരുടെ ചിലവ് വഹിക്കുവാൻ ഏറ്റു. മദീനയിൽനിന്നും, മറ്റു സ്ഥലങ്ങളിൽ നിന്നുമായി മുപ്പതിനായിരം (30,000) പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യം സജ്ജീകൃതമായി. മദീനയിൽ മുഹമ്മദുബ്നു മസ്മലഃ (റ) യെയും, കുടുംബകാര്യങ്ങളിൽ അലി (റ) യെയും നബി തന്റെ പ്രതിനിധികളായി നിശ്ചയിച്ചു. സൈന്യത്തിന്റെ മഹാപതാകാവാഹകനായി ബൂബക്ർ (റ) നെയും ഏൽപിച്ചു. കപടവിശ്വാസികളായ ഒട്ടേറെ ആളുകളും, ട തലവനായ അബ്ദുല്ലാഹിബ്നു ഉബയ്യും സൈന്യത്തിൽ പങ്കെടുത്തില്ല. "ഇമ്മാതിരി സമയത്ത് വെള്ളക്കാരോട് (റോമക്കാരോട്) യുദ്ധം ചെയ്വാനുള്ള മുഹമ്മദിന്റെ ഇൗ പുറപ്പാടിന്റെ ഫലം അവനറിയാറാകും, ഈ കളി നല്ലതിനല്ല.' എന്നൊക്കെ അവർ പറഞ്ഞു . വേറെ ചിലർ നാട്ടിൽ ഭീതി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. ചിലർ നബി യുടെ അടുക്കൽ വന്നു ഒഴികഴിവുകൾ നിരത്തി. "വെള്ളക്കാരായ സ്ത്രീകളെ കണ്ടാൽ തങ്ങളുടെ മ നസ്സ് ഇളകിപ്പോകും. തങ്ങളുടെ വീടുകൾ ഭദ്രമല്ലാത്തതുകൊണ്ട് തങ്ങൾക്ക് വീട് വിട്ടുപോകുവാൻ നിവൃത്തിയില്ല' എന്നിങ്ങിനെ പലതും. ദാരിദ്യ്രവും, കഴിവുകേ ടും നിമിത്തം പോകാതെ പിന്തി നിന്നവരും ഉണ്ടായിരുന്നു. അങ്ങിനെ പലർക്കും നബി ഒഴിവ് നൽകി. കൂട്ടത്തിൽ ബാഹ്യാവസ്ഥ കണക്കിലെടുത്തുകൊണ്ട് പല കപട വിശ്വാസിക -ളുടെ ഒഴികഴിവുകളും നബി സ്വീകരിച്ചിരുന്നു. ഇങ്ങിനെ ഒഴികഴിവ് നൽകിയതിനെപ്പറ്റി പിന്നീട് അല്ലാഹു നബി യെ ആക്ഷേപിച്ചതായി താഴെ കാണാവുന്നതാണ്. സത്യവിശ്വാസി - കളിൽ തന്നെ (റ) പോലെയുള്ള നിഷ്കപ -ടന്മാരായിരുന്ന ചില വ്യക്തികളും യുദ്ധത്തിന് പോകാത്തവരിൽ ഉൾപ്പെടും. പിന്നീട് അവ ർ അതിനെപ്പറ്റി അങ്ങേയറ്റം ഖേദിച്ചു മടങ്ങിയ വിവരവും താഴെ കാണാം. സൈന്യം യാത്ര തുടങ്ങി. വഴിമദ്ധ്യെ ഹിജ്റി ( ) ലെത്തി. സ്വാലിഹ് നബി- (അ) യുടെ ജനതയും അല്ലാഹുവിങ്കൽ നിന്നുള്ള കഠിനകഠോരമായ പൊതു ശിക്ഷമൂലം നശിപ്പിക്കപ്പെട്ടവരുമായ ഥമൂദ് ഗോത്രക്കാരുടെ രാജ്യമാണ് ഹിജ്ർ. അവിടം കടന്നുപോകുമ്പോൾ, ആ അക്രമികളുടെ വാസസ്ഥലത്തിലൂടെ കരഞ്ഞുകൊണ്ടല്ലാതെ പ്ര വേശിക്കരുതെന്ന് നബി സൈന്യത്തെ ഉപദേശിക്കുകയുണ്ടായി. തബൂക്ക് ജനവാസമില്ലാ തെ ഒഴിഞ്ഞുകിടക്കുന്ന ഒരു പ്രദേശമായിരുന്നു. അവിടെ എത്തിയപ്പോൾ മു ആദുബ്നു ജബൽ (റ) നോട് നബി പറഞ്ഞു: "താങ്കൾക്ക് ആയുസ്സുണ്ടായാൽ, ഇവിടെയൊക്കെ തോട്ടങ്ങൾ നിറഞ്ഞു കാണാറാകും'. അതങ്ങിനെതന്നെ പിന്നീട് സംഭവിക്കുകയും ചെയ്തു. ഇത്രയും പ്രയാസങ്ങൾ സഹിച്ചും, സുദീർഘമായ യാത്രാക്ലേശങ്ങൾ അനു -ഭവിച്ചും തബൂക്കിലെത്തിച്ചേർന്നു നോക്കുമ്പോൾ, മുമ്പ് കേട്ടതുപോലെയുള്ള സംഭവഗതികളൊന്നും അവിടെ കാണുകയുണ്ടായില്ല. കുറച്ചു ദിവസങ്ങളോളം വിടെ പാളയമടിച്ചശേഷം, നബി തിരുമേനി യും സൈന്യങ്ങളും തിരിച്ചുപോരുകയാണുണ്ടായത്. എങ്കിലും, ഇതിനിടയിൽ അയൽപ്രദേശങ്ങളായ ഐലഃ (അൽ-അക്വ ബ) ( ) യിലെയും, ജർബാ-ഉ്, അദ്റുഹ് മുതലായ സ്ഥലങ്ങളിലെയും നിവാസികളും, നാടുവാഴികളും നബി യുമായി സമാധാന സന്ധികൾ നടത്തുകയുണ്ടായി. ഒരു യുദ്ധം ഉണ്ടാ -യില്ലെങ്കിലും മുസ്ലിംകൾക്ക് വൻതോതിലുള്ള ശിക്ഷണങ്ങളും, ത്യാഗപരിശീ -ലനങ്ങളും ലഭിക്കു- ( ) ( )പടം 5 നോക്കുക
9:38–39يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَا لَكُمۡ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِيتُم بِٱلۡحَيَوٰةِ ٱلدُّنۡيَا مِنَ ٱلۡأٓخِرَةِۚ فَمَا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا قَلِيلٌ
إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمٗا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡـٔٗاۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
(38) ഹേ, വിശ്വസിച്ചവരേ, നിങ്ങൾക്കെന്താണ്, അല്ലാഹുവിന്റെ മാർഗത്തിൽ (യുദ്ധത്തിന്) പുറപ്പെട്ടു പോകുവിൻ എന്നു നിങ്ങളോട് പറയപ്പെട്ടാൽ, നിങ്ങൾ ഭൂമിയിലേക്ക് കനംതൂങ്ങിക്കളയുന്നു ധ മടിച്ചു പിന്നോക്കം നിൽക്കുന്നു പ ? നിങ്ങൾ പരലോകത്തിന് (പകരം) ഐഹിക ജീവിതംകൊണ്ട് തൃപ്തിപ്പെട്ടുവോ?! എന്നാൽ, പരലോകത്തെ സംബന്ധിച്ചു (നോക്കുമ്പോൾ) ഐഹിക ജീവിതത്തിന്റെ സുഖവിഭവം ഒരൽപ (മാത്ര) മല്ലാതെയില്ല. (39) നിങ്ങൾ (യുദ്ധത്തിന്) പുറപ്പെട്ടുപോകുന്നില്ലെങ്കിൽ, അവൻ (അല്ലാഹു) നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കും; നിങ്ങളല്ലാത്ത (വേറെ) വല്ല ജനതയെയും അവൻ പകരം കൊണ്ടുവരുകയും ചെയ്യും; അവന് നിങ്ങൾ യാതൊന്നും (തന്നെ) ഉപദ്രവം വരുത്തുന്നതുമല്ല. ധ നിങ്ങൾക്ക് തന്നെയായിരിക്കും അത് ഉപദ്രവമായിരിക്കുക. പ അല്ലാഹു, എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (38) َഗآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങൾക്കെന്താണ് പറയപ്പെട്ടാൽ ُ م ُ ل َ നിങ്ങളോട് നിങ്ങൾ (യുദ്ധത്തിന്) പുറപ്പെട്ടുപോകുവിൻ, ധൃതിയിൽ പോകുവിൻ اللها അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ കനം തൂങ്ങുന്നു, ഭാരപ്പെട്ട് (അമർന്ന്) പോകുന്നു َ ത الأر ْ ض ِ إ ِ ഭൂമിയിലേക്ക് നിങ്ങൾ തൃപ്തിപ്പെട്ടുവോ ഐഹിക ജീവിതം കൊണ്ട് الآخ വാനും, കപട വിശ്വാസികളുടെ ഉള്ളിലിരിപ്പ് വെളിച്ചത്ത് വരു -വാനും ഈ യാത്ര വളരെ ഉപകരിച്ചു. കാലത്ത് ശാമിൽ ഇസ്ലാമി -നുണ്ടായ വമ്പിച്ച വിജയങ്ങൾക്കുള്ള മാർഗം ഈ യാത്ര സുഗമമാക്കുകയും ഉണ്ടായി. എനി, നമുക്ക് ആയത്തുകളിലേക്ക് പ്രവേശിക്കാം:- പരലോകത്തിന് (പകരം) എന്നാൽ സുഖവിഭവമില്ല, ഉപകരണമില്ല ജീവിതത്തിന്റെ ഐഹിക الآخ പരലോകത്തിൽ, പരലോകത്തെ സംബന്ധിച്ചു അൽപമല്ലാതെ. (39) നിങ്ങൾ (യുദ്ധത്തിന്) പുറപ്പെടുന്നില്ലെങ്കിൽ അവൻ നിങ്ങളെ ശിക്ഷിക്കും വേദനയേറിയ ശിക്ഷ അവൻ പകരം കൊണ്ടുവരുകയും ചെയ്യും ഒരു ജനതയെ നിങ്ങളല്ലാത്ത അവന്നു നിങ്ങൾ ഉപദ്രവം ചെയ്കയുമില്ല യാതൊന്നും ُ َّ اللها َ و അല്ലാഹു എല്ലാ വസ്തുവിനും ق َ د ِ ير ٌ കഴിവുള്ളവനാകുന്നു. തബൂക്കിലേക്കുള്ള പടയെടുപ്പിൽ പങ്കെടുക്കുവാൻ നബി ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നപ്പോൾ, മുന്നോട്ടുവരാൻ മടിച്ചുനിന്നവരെക്കുറിച്ചുള്ള ആക്ഷേപമാണിത്. ഐഹികമായ സുഖസൗകര്യങ്ങൾ നഷ്ടപ്പെടുമെന്നു വെച്ച് നിന്നാൽ അതിന്റെ ദൂഷ്യഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടിവരുമെന്ന് അല്ലാ ഹു അവരെ താക്കീത് ചെയ്യുന്നു. ഐഹികമായ ബുദ്ധിമുട്ടുകൾ എത്രതന്നെ തരണം ചെയ്യേണ്ടിവന്നാലും പരലോക നന്മയെ അപേക്ഷിച്ച് അത് വളരെ തുച്ഛമായിരിക്കുമെന്ന് ഉണർത്തുകയും ചെയ്യുന്നു. ഒരാൾ തന്റെ വിരൽ സമുദ്രത്തിൽ മുക്കി പുറത്തെടുക്കുമ്പോൾ, ആ സമുദ്രജലത്തെ അപേക്ഷിച്ച് അവന്റെ വിരലിൽ എന്തുമാത്രം വെള്ളം ഉണ്ടായിരിക്കുമോ അതുപോലെ മാത്രമാണ് പരലോകത്തെ അപേക്ഷിച്ച് ഇഹലോക വസ് തുക്കളുടെ നിലയെന്ന് അഹ്മദ്, തുർമുദീ, മുസ്ലിം (റ) എന്നിവർ ഉദ്ധരിച്ച ഒരു ഹദീഥിൽ നബി ഉപമിച്ചിരിക്കുന്നത് ഇവിടെ പ്രസ്താവ്യമാകുന്നു.
9:40إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ
(40) നിങ്ങൾ അദ്ദേഹത്തെ (നബിയെ) സഹായിക്കുന്നില്ലെങ്കിൽ, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട് ധ അതുപോലെ, എനിയും അവൻ സഹായിക്കും പ ; (അതെ) രണ്ടുപേരിൽ ഒരാളായിക്കൊണ്ട് അദ്ദേഹത്തെ ആ അവിശ്വസിച്ചവർ (നാട്ടിൽനിന്ന്) പുറത്താക്കിയ സന്ദർഭത്തിൽ; അതായത്, അവർ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോൾ; (അതെ) അദ്ദേഹം തന്റെ ചങ്ങാതിയോട്: "വ്യസനിക്കേണ്ടാനിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്' എന്നു പറയുമ്പോൾ. അപ്പോൾ, അല്ലാഹു അദ്ദേഹത്തിന് തന്റെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങൾ കണ്ടിട്ടി- ല്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ അവൻ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവൻ ഏറ്റം താണതാക്കുകയും ചെയ്തു. അല്ലാഹുവിന്റെ വാക്യം തന്നെയാണ് ഏറ്റം ഉന്നതമായത്. അല്ലാഹു പ്രതാ -പശാലിയും, അഗാധജ്ഞനുമാകുന്നു. (40) അദ്ദേഹത്തെ നിങ്ങൾ സഹായിക്കുന്നില്ലെങ്കിൽ തീർച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് ُ َّ اللها അല്ലാഹു അദ്ദേഹത്തെ പുറത്താക്കിയപ്പോൾ (സന്ദർഭം) ّ َ ِ ين َഗك അവിശ്വസിച്ചവർ َ ِ ഴث َ ا രണ്ടാമനായിട്ട് (ഒരാളായിക്കൊണ്ട്) രണ്ടിൽ, രണ്ടാളുടെ അവർ രണ്ടാളുമായിരിക്കെ (ആയിരിക്കുമ്പോൾ) ഗുഹയിൽ, പൊത്തിൽ അദ്ദേഹം പറയുമ്പോൾ, പറയുന്ന സന്ദർഭം തന്റെ ചങ്ങാതിയോട്, തോഴനോട് വ്യസനിക്കേണ്ടാ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു നമ്മുടെ കൂടെയുണ്ട് اللها അപ്പോൾ അല്ലാഹു ഇറക്കി അവന്റെ സമാധാനം, ശാന്തത അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ മേൽ അദ്ദേഹത്തെ അവൻ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു (ചെയ്തു) ചില സൈന്യങ്ങളെക്കൊണ്ട് നിങ്ങൾ കണ്ടിട്ടില്ലാത്ത, നിങ്ങളത് കണ്ടിട്ടില്ല അവൻ ആക്കുകയും ചെയ്തു വാക്യത്തെ ّ َ ِ ين َഗك അവിശ്വസിച്ചവരുടെ َ യ الس ُّ ف ْ താണത്, ഏറ്റം താഴ്ന്നത് اللها അല്ലാഹുവിന്റെ വാക്യം ه ِ ي َ അതുതന്നെ അധികം ഉന്നതമായത് ُ َّ اللها َ و അല്ലാഹു ع َ ز ِ يز ٌ പ്രതാപശാലിയാണ് ٌ 5 ح َ ك ِ അഗാധജ്ഞനാണ് അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്തും, മറ്റു വിധേനയും നി ങ്ങൾ നബിയെ സഹായിക്കുവാൻ തയ്യാറില്ലാതിരുന്നാലും നബിക്ക് അതുമൂലം പരാജയമോ അപകടമോ ഒന്നും സംഭവിക്കുവാൻ പോകുന്നില്ല; ഇതിനെക്കാൾ എത്രയോ അപകടം പിടിച്ചതും നിസ്സഹായാവസ്ഥയിലുള്ളതുമായ ഘട്ടത്തിൽപോലും അല്ലാഹു അദ്ദേഹത്തെ മുമ്പ് സഹായിച്ചു രക്ഷപ്പെടുത്തിയിട്ടുണ്ട്. അതുപോലെ എനിയും അവൻ അദ്ദേഹത്തെ സഹായിക്കാതിരിക്കയില്ല എന്ന് ഉദാഹരണസഹിതം സത്യവിശ്വാസികളെ അല്ലാഹു ഓർമിപ്പിക്കുകയാണ്. സൂറത്തുൽ അൻഫാൽ 30-ാം വചനത്തിലും വ്യാഖ്യാനത്തിലും വിവരിച്ചതുപോലെ, അവിശ്വാസികളുടെ അക്രമങ്ങൾ നിമിത്തം സ്വദേശത്തുനിന്ന് ഹിജ്റഃ പോകുവാൻ നബി നിർബന്ധിതനായപ്പേൾ, രാത്രിയിൽ നബി യും അബൂബക്ർ സ്വിദ്ദീക്വും (റ) കൂടി പുറപ്പെട്ട് ഥൗർ മലയിലെ ഗുഹയിൽ പോയി ഒളിച്ചിരിക്കുകയും ഗുഹാമുഖത്ത് ചെന്ന് എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്ടിയിൽ പെടാതെ അത്ഭുതകരമാം വണ്ണം അവർ രക്ഷപ്പെടുകയും ചെയ്ത സന്ദർഭത്തെയാണ് അല്ലാഹു ഉദാഹരണമായി എടുത്തുകാട്ടിയത്. ആ സമയത്ത് നബി യും അവിടുത്തെ ചങ്ങാതി അബൂബക്റും (റ) അല് ലാതെ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലല്ലോ. അബൂബക്ർ (റ) തന്നോട് ഇപ്രകാരം പറഞ്ഞതായി അനസ് (റ) ഉദ്ധ രിക്കുന്നു: "ഞങ്ങൾ ഗുഹയിലായിരുന്നപ്പോൾ ഞാൻ നബി യോട് പറഞ്ഞു: "അവരിൽ (ശത്രുക്കളിൽ) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാൽ നമ്മെ കാണുമല്ലോ!' അപ്പോൾ നബി പറഞ്ഞു: "അബൂബക്റേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്?!' (അ; ബു; മു അവരെ തേടിനടക്കുന്ന ശത്രുക്കൾ ഗുഹാമുഖത്ത് നിൽക്കുന്നത് കണ്ടപ്പോഴാണ് സ്വിദ്ദീക്വ് (റ) ഇതു പറഞ്ഞതും, നബി അദ്ദേഹത്തെ സമാധാനിപ്പിച്ചതും. അദ്ദേഹത്തിന്റെ വ്യസനം സ്വന്തം കാര്യത്തിലല്ല, നബി യുടെ കാര്യത്തിലായിരുന്നു. ഈ സന്ദർഭത്തെപ്പറ്റിയാണ് "അദ്ദേ ഹം തന്റെ ചങ്ങാതിയോട്: വ്യസനിക്കേണ്ട; നിശ്ചയമായും അല്ലാഹു ട കൂടെയുണ്ട് എന്ന് പറയുന്ന സന്ദർഭം' എന്ന് പറഞ്ഞത്. "അപ്പോൾ അല്ലാഹു അദ്ദേഹത്തിനു തന്റെ വക മനസ്സമാധാനം ഇറക്കിക്കൊടുത്തു. اللها എന്നു പറഞ്ഞത്-ഇബ്നു കഥീർ (റ) മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ നബി യെ ഉദ്ദേശിച്ചും, അബൂബക്ർ (റ) നെ ഉദ്ദേശിച്ചും ആകാവുന്നതാണ്. എങ്കിലും, അബൂബക്ർ (റ) നെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതൽ ന്യായമെന്നും ചിലർ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കാരണം, നബി ക്കു മനസ്സമാധാനക്കുറവ് ഉണ്ടായിട്ടില്ല. അബൂബക്ർ (റ) നായിരുന്നു നബി യെ ഓർത്തു മനസ്സമാധാനമില്ലാതിരുന്നത്. രണ്ടു പ്രകാരത്തിലായാലും ഒരേ സാരത്തിൽ തന്നെ അത് കലാശിക്കുന്നുതാനും. തുടർന്നുകൊണ്ട് (നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെക്കൊണ്ട് അവൻ നബിയെ ബലപ്പെടുത്തുകയും ചെയ്തു) എന്ന് പറഞ്ഞതിലെ ج ُ ن ُ ود (സൈന്യങ്ങൾ) കൊണ്ടുദ്ദേശ്യം മലക്കുകളാണെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ല. പക്ഷേ, ഈ വാക്യം ഗുഹാസംഭവത്തോട് ബന്ധപ്പെട്ടതാണോ, അതല്ല, വേറൊരു സംഭവത്തെ ചൂണ്ടിക്കാട്ടിയതാണോ എന്നതിൽ വ്യാഖ്യാതാക്കൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്. (1) നബി ഗുഹയിലായിരുന്നപ്പോൾ, ശത്രുക്കളുടെ ദൃഷ്ടിയിൽ പെടു -വാൻ ധാരാളം സാധ്യത ഉണ്ടായിരുന്നിട്ടും അവർക്ക് നബി യെ കാണുവാൻ സാധിക്കാത്തവിധം അവരുടെ കാഴ്ചയിൽനിന്ന് മറക്കുവാൻ ആ സന്ദർഭത്തിൽ പ്രത്യേകം അല്ലാ ഹു മലക്കുകളെ ഇറക്കിയിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. (2) ബദ്റിലും മറ്റും മലക്കുകളെ ഇറക്കി സഹായിച്ചതിനെ ഉദ്ദേശിച്ചാണിത് പറഞ്ഞിരിക്കുന്നതെന്നത്രെ പ്രമുഖ വ്യാഖ്യാതാക്കൾ അധികവും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് ചില പ്രത്യേക വിഷമഘട്ടങ്ങളിൽ അല്ലാഹു നബി യെ സഹായിച്ച രണ്ട് ഉദാഹരണങ്ങൾ ഈ വചനത്തിൽ അടങ്ങിയിരിക്കുന്നു. ഒന്നാമ ത്തെ അഭിപ്രായമനുസരിച്ച് ഗുഹാസംഭവത്തെ മാത്രമെ ഇവിടെ ഉദാഹരിച്ചിട്ടു ള്ളൂ. രണ്ടാമത്തെ അഭിപ്രായത്തിനാണ് കൂടുതൽ സാധ്യത കാണുന്നത്. ഗുഹാസംഭവത്തിൽ മ -ലക്കുകളെ ഇറക്കിയിട്ടുണ്ടെന്നുള്ളതിന് ഈ വാക്യമല്ലാതെ വേറെ തെളിവുകളൊ -ന്നുമില്ല. ഈ വാക്യമാകട്ടെ, ഗുഹാസംഭവത്തെ ഉദ്ദേശിച്ചാണെന്ന് തീർത്തുപറയുവാനും സാധ്യമല്ല. ബദ്ർ യുദ്ധത്തിലും മറ്റും മലക്കുകളെ ഇറക്കിയതിനെപ്പറ്റി വ്യക്തമായിത്തെ ന്ന വേറെ സ്ഥലങ്ങളിൽ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. (3:124; 33:9; 9:26: മു തലായവ നോക്കുക.) ബദ്റിലോ മറ്റു യുദ്ധങ്ങളിലോ മലക്കുകൾ തീരെ പങ്കെടുത്തിട്ടി -ല്ലെന്ന വാദക്കാരിൽ ചിലർ ഈവാക്യത്തെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് തങ്ങളുടെ വാദത്തിന് അതും ഒരു തെളിവാക്കി വ്യാഖ്യാനിച്ചു കാണുന്നു . ഇത് ശരിയല്ലെന്ന് ഈ വിവരണത്തിൽനിന്ന് മനസ്സിലാക്കാം. അവരുടെ മറ്റു തെളിവു -കളുടെ സ്ഥിതിയും ഇതുപോലെ തന്നെ. അവിശ്വാസികളുടെ വാക്യത്തെ അല്ലാഹു താണതാക്കിയിരിക്കുന്നുവെന്നും, അല്ലാഹുവിന്റെ വാക്യം തന്നെയാണ് ഉന്നതമായത് എന്നും الس ُّ ف ْ ) പറഞ്ഞതിന്റെ സാരം, ശിർക്കിന്റെ മുദ്രാവാക്യവും അതുമായി ബന്ധപ്പെട്ട വാക്കുകളും നിശ്ശേഷം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും, തൗഹീദിന്റെ മു്ര ദാവാക്യവും അതോടു ബന്ധപ്പെട്ട വാക്കുകളും തന്നെ അവസാനം വിജയിക്കുകയും നിലനിൽ ക്കുകയും ചെയ്യുമെന്നും ആകുന്നു. "ധീരത നിമിത്തമോ, രോഷം നിമിത്തമോ, (കീർ ത്തിയെ ഉദ്ദേശിച്ച്) ആളെ കാണിക്കുവാൻ വേണ്ടിയോ യുദ്ധം ചെയ്യാറുണ്ട്. ഇവയിൽ ഏതാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ളത്' എന്നു ചോദിക്കപ്പെട്ടപ്പോൾ, നബി ഇങ്ങിനെ മറുപടി പറഞ്ഞതായി ഹദീഥിൽ വന്നിരിക്കുന്നു: "അല്ലാഹുവിന്റെ വാക്യംതന്നെ ഉന്നതമായതായിരിക്കുവാൻ വേണ്ടി ആർ യുദ്ധം ചെയ്തുവോ അവൻ അല്ലാഹുവിന്റെ മാ ർഗത്തിലായിരിക്കും.' (ബു;മു.)
9:41ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
(41) നിങ്ങൾ ലഘുവായവരായും, ഭാരമുള്ളവരായും,കൊണ്ട് (യുദ്ധത്തിനു) പുറപ്പെട്ടുപോകുവിൻ. നിങ്ങളുടെ ധനങ്ങൾകൊണ്ടും, ദേഹങ്ങൾകൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുകയും ചെയ്വിൻ. അത് നിങ്ങൾക്ക് (വളരെ) ഉത്തമമത്രെനിങ്ങൾക്കറിയാമെങ്കിൽ. (41) നിങ്ങൾ (യുദ്ധത്തിന്) പുറപ്പെട്ടു പോകുവിൻ ലഘുവായവരായി, ഭാരം കുറഞ്ഞ (സൗകര്യമുള്ള) വരായി و َ ث ِ ق َ الا ഭാരമുള്ളവരായും, ഘനംകൂടിയ (അസൗകര്യമുള്ള)വരായും നിങ്ങൾ സമരം ചെയ്യുകയും ചെയ്യുവിൻ നിങ്ങളുടെ സ്വത്തു (ധനം) കൾ കൊണ്ട് നിങ്ങളുടെ സ്വന്തങ്ങൾ (ദേഹങ്ങൾ) കൊണ്ടും اللها അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾക്ക് ഉത്തമമാണ്, വളരെ നല്ലതാണ് നിങ്ങളാണെങ്കിൽ നിങ്ങൾ അറിയുന്നു, നിങ്ങൾക്കറിയാം (എങ്കിൽ) ഉന്മേഷം, ആരോഗ്യം, സാമ്പത്തിക കഴിവ് മുതലായ സൗകര്യങ്ങൾ ഉണ്ടാ -യിരിക്കുമ്പോഴും ആരോഗ്യക്കുറവ്, ദാരിദ്യ്രം, ജോലിത്തിരക്ക് മുതലായ ചില വിഷമങ്ങളൊക്കെ ഉണ്ടായിരിക്കുമ്പോഴും നിങ്ങൾ പുറപ്പെടേണ്ടതുണ്ട്. ആയുധ സാമഗ്രികൾ കുറവായിരുന്നാലും, വേണ്ടത്ര ഉണ്ടായിരുന്നാലും പോകണം. അതായത്, യുദ്ധത്തിന് ക്ഷണിക്കപ്പെടുമ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടായാലും കുറച്ചൊക്കെ വിഷമ -ങ്ങൾ ഉണ്ടായിരുന്നാലും ആ ക്ഷണം സ്വീകരിച്ചു അതിൽ പങ്കെടുക്കണം. അതാണ് നിങ്ങൾക്ക് ഗുണമെന്ന് നിങ്ങൾ മനസ്സിലാക്കണം എന്ന് സാരം. കാര്യമായ മുടക്കുകളുള്ളവർക്കും, വലിയ വിഷമങ്ങളുള്ളവർക്കും ഒഴികഴിവുണ്ടെന്ന് താഴെ 91-ാം വ ചനത്തിൽ പ്രസ്താവിക്കുന്നുണ്ട്. അത്രത്തോളം ബുദ്ധിമുട്ടില്ലാത്തവരെപ്പറ്റിയാണ് ഈ കൽപന.
9:42لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ
(42) അതൊരു സമീപസ്ഥമായ ധ വേഗം ലഭിക്കാവുന്ന പ വിഭവവും, മിതമായ ഒരു യാത്രയുമായിരുന്നെങ്കിൽ, അവർ നിന്നെ പിൻതുടരുമായിരുന്നു. പക്ഷേ, വിഷമയാത്ര അവർക്ക് വിദൂരമായിരിക്കയാണ്. വഴിയെ അവർ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യും: ഞങ്ങൾക്ക് സാധ്യതയുണ്ടായിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളോടൊപ്പം പുറപ്പെടുക തന്നെ ചെയ്യുമായിരുന്നുവെന്ന്. അവർ തങ്ങളെത്തന്നെ നാശത്തിലാക്കുന്നു. അല്ലാഹുവിനറിയാം, നിശ്ചയമായും അവർ വ്യാജം പറയുന്നവർ തന്നെയാണെന്ന്. (42) അതായിരുന്നെങ്കിൽ ض ً ا ഒരു വിഭവം, സാമഗ്രി അടുത്തതായ, സമീപത്തുള്ള و َ س َ ف َ رًا ഒരു യാത്രയും മിതമായ لات അവർ നിന്നെ പിൻതുടരുക തന്നെ ചെയ്തിരുന്നു പക്ഷേ ദൂരമായി, വിദൂരപ്പെട്ടു അവരുടെ മേൽ الش ُّ ق َّ ة ُ വിഷമയാത്ര, ഞെരുക്കമാർഗം, യാത്രാക്ലേശം അവർ വഴിയെ സത്യം (ശപഥം) ചെയ്യും ِ َّ اللها ِ ب അല്ലാഹുവിൽ, അല്ലാഹുവിനെക്കൊണ്ട് ഞങ്ങൾക്ക് സാധ്യതയുണ്ടായിരുന്നെങ്കിൽ ഞങ്ങൾ പുറപ്പെടുകതന്നെ ചെയ്യും നിങ്ങളോടൊപ്പം അവർ നാശത്തിലാക്കുന്നു തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ ُ َّ اللها َ و അല്ലാഹു (വാകട്ടെ) അറിയുന്നു നിശ്ചയമായും അവർ വ്യാജം പറയുന്നവർ തന്നെ (എന്ന്) തബൂക്കിലേക്ക് പുറപ്പെടാതെ മാറിനിൽക്കുന്ന കപട വിശ്വാസികളെക്കുറിച്ചാണ് പറയുന്നത്. വളരെ പ്രയാസമൊന്നും സഹിക്കാതെ അവിടെവെച്ചു വല്ല കാര്യലാഭവും വേഗമങ്ങ് ലഭിക്കുമെന്ന് കാണുകയും, യാത്ര കേവലം സാധാരണപോലുള്ള ഒരു മിതമായ യാത്രയായിരിക്കുകയും ചെയ്തിരുന്നെങ്കിൽ അവരും മടികൂ -ടാതെ ഒപ്പം പോരുമായിരുന്നു. പക്ഷെ, യാത്ര കുറേ ക്ലേശകരമായിരിക്കുന്നത് കൊണ്ടാണവർ തയ്യാറാകാത്തത്. യഥാർത്ഥം ഇതാണ്. എനി, വഴിയെ (നിങ്ങൾ മടങ്ങിയെത്തിയശേഷം) ഞങ്ങൾക്ക് സാധിക്കായ്കകൊണ്ട് പോരാതിരുന്നതാണെന്ന് അവർ കള്ളം പറഞ്ഞു സത്യം ചെയ് യും. അതിന്റെ അനന്തരഫലം അവരുടെ തന്നെ നാശമായിരിക്കുന്നതുമാണ് എന്ന് സാരം. ഇവരുടെ ഒഴികഴിവുകളെപ്പറ്റി 94-ാം വചനം മുതൽ താഴെ കൂടുതൽ വിശദീകരിക്കുന്നുണ്ട്. വിഭാഗം - 7
9:43عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ
(43) (നബിയേ) നിനക്ക് അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു എന്തിനാണ് നീ അവർക്ക് സമ്മതം നൽകിയത്- (അവരിൽനിന്ന്) സത്യം പറഞ്ഞവർ (ആരെന്ന്) നിനക്കു വ്യക്തമായിത്തീരുകയും, വ്യാജം പറയുന്നവരെ നീ അറിയുകയും ചെയ്യുന്നതുവരെ?! (43) اللها അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു ع َ ن ْ ك َ നിനക്ക്, നിന്നെപ്പറ്റി ل ِ م َ എന്തിന് സമ്മതംകൊടുത്തു ْ ُ ജ ل َ അവർക്ക് വ്യക്തമാകുന്നതുവരെ ل َ ك َ നിനക്ക് ّ َ ِ ين َഗص സത്യം പറഞ്ഞവർ അറിയുകയും (ചെയ്യുന്നതുവരെ) വ്യാജം പറയുന്നവരെ. ഓരോ ഒഴികഴിവുകൾ പറഞ്ഞു ആ യാത്രയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് കപടവിശ്വാസികൾ നബി യോട് അപേക്ഷിച്ചുകൊണ്ടിരുന്നപ്പോൾ, അവരുടെ യഥാർത്ഥ സ്ഥിതി വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കാതെ-അവരു ടെ വാക്കുകളെമാത്രം ആസ്പദമാക്കി-അവർക്ക് ഒഴിവുകൊടുത്തത് നന്നായില്ല. അത്രത്തോളം വേണ്ടതില്ലായിരുന്നു. ഒഴികഴിവ് അനുവദിച്ചില്ലെങ്കിൽ തന്നെയും പോരുവാൻ തയ്യാറില്ലാത്തവരാണവർ. ഏതായാലും അങ്ങിനെ ചെയ്തത് അല്ലാഹു മാപ്പാക്കിത്തന്നിരിക്കുന്നു എന്ന് സാരം. നബി ചെയ്തത് ഒരു കുറ്റകൃത്യമായിപ്പോയെന്നോ, പാപമായി -പ്പോയെന്നോ അല്ല-ഇതിന്റെ അർഥം. നബിവിട്ടുവീഴ്ച ചെയ്തത് കുറച്ചധികമായിപ്പോയി. അവരെപ്പറ്റിയുള്ള സദ് വിചാരത്തിൽ തിരുമേനിക്ക് പിഴവുപറ്റിപ്പോയി എന്ന് സൗമ്യമായ രൂപത്തിൽ ഉണർത്തുക മാത്രമാണുദ്ദേശ്യം. അതുകൊണ്ടാണ്, ആക്ഷേപ വിഷയം എന്താണെന്നു പറയുന്നതിന് മുമ്പ് തന്നെ നിനക്ക് അല്ലാഹു മാപ്പു നൽകിയി -രിക്കുന്നു. اللها എന്ന് ആദ്യമേ പറഞ്ഞത്.
9:44–45لَا يَسۡتَـٔۡذِنُكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ
إِنَّمَا يَسۡتَـٔۡذِنُكَ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱرۡتَابَتۡ قُلُوبُهُمۡ فَهُمۡ فِي رَيۡبِهِمۡ يَتَرَدَّدُونَ
(44) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നിന്നോട് സമ്മതം തേടുകയില്ല, തങ്ങളുടെ ധനം കൊണ്ടും, ദേഹങ്ങൾകൊണ്ടും സമരം നടത്തുന്നതിൽ നിന്ന് (ഒഴിവാകുവാൻ).അല്ലാഹു സൂക്ഷ്മത പാലി- ക്കുന്നവരെപ്പറ്റി അറിയുന്നവനുമാകുന്നു. (45) യാതൊരു കൂട്ടർ മാത്രമാണ് നിന്നോട് സമ്മതം തേടുന്നത്: അല്ലാഹുവിലും, അന്ത്യനാളിലും അവർ വിശ്വസി--ക്കുന്നില്ല; അവരുടെ ഹൃദയങ്ങൾ സന്ദേഹത്തിലകപ്പെടുകയും ചെയ്തിരിക്കുന്നു; അങ്ങനെ, അവർ തങ്ങളുടെ സന്ദേഹത്തിൽ (എങ്ങും ഉറക്കാതെ) ചഞ്ചലിച്ചുകൊണ്ടിരിക്കുകയാണ്. ധ ഇങ്ങിനെയുള്ളവരേ സമ്മതം തേടുകയുള്ളൂ. (44) നിന്നോട് സമ്മതം തേടുക (ചോദിക്കുക) യില്ല ّ َ ِ ين َഗي വിശ്വസിക്കുന്നവർ ِ َّ اللها ِ ب അല്ലാഹുവിൽ ദിന (ദിവസ-)ത്തിലും الآخ ِ ر ِ അന്ത്യ, അവസാന അവർ സമരം ചെയ്യുന്നതിനു (വെറുത്തിട്ട്), സമരം ചെയ്യുന്നതിൽ നിന്ന് (ഒഴിവാകുവാൻ) തങ്ങളുടെ സ്വത്തുക്കൾ (ധനം) കൊണ്ട് തങ്ങളുടെ ദേഹങ്ങൾ കൊണ്ടും ُ َّ اللها അല്ലാഹു അറിയുന്നവനാണ് സൂക്ഷ്മത പാലിക്കുന്നവരെ (ഭയഭക്തരെ)പ്പറ്റി (45) നിശ്ചയമായും മാത്രം (തന്നെ) നിന്നോട് സമ്മതം തേടുന്നതാണ് ّ َ ِ ين َഗا യാതൊരുവർ (മാത്രം, തന്നെ) അവർ വിശ്വസിക്കുന്നില്ല ِ َّ اللها ِ ب അല്ലാഹുവിൽ الآخ അന്ത്യദിനത്തിലും സന്ദേഹ (സംശയ) പ്പെടുകയും ചെയ്ത, ആശയക്കുഴപ്പത്തിലുമായിരിക്കുന്നു അവരുടെ ഹൃദയങ്ങൾ ْ ُ ജ ف َ അങ്ങിനെ (അതിനാൽ) അവർ അവരുടെ സന്ദേഹ (സംശയ) ത്തിൽ അവർ ചഞ്ചലിച്ചു (അസ്ഥിരപ്പെട്ടു-അങ്ങുമിങ്ങുമായി) കൊണ്ടിരിക്കുന്നു. സത്യവിശ്വാസികളായ ആളുകൾ എന്തെങ്കിലും കാരണം പറഞ്ഞു ഒഴി -വാകുവാൻ ശ്രമം നടത്തുകയില്ല. അല്ലാഹുവിന്റെ മാർഗത്തിൽ കഴിയുന്നത്ര പ ങ്കു വഹിക്കുകയായിരിക്കും അവർ ചെയ്യുക. യഥാർഥ വിശ്വാസമില്ലാതെ മുസ്ലിം വേഷമണിഞ്ഞു അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കുന്ന കപടൻമാരേ വല്ല ഉപായങ്ങളും പറഞ്ഞ് ഒഴിവാകുവാൻ സമ്മതം തേടുകയുള്ളൂ എന്നു സാരം.
9:46۞وَلَوۡ أَرَادُواْ ٱلۡخُرُوجَ لَأَعَدُّواْ لَهُۥ عُدَّةٗ وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِيلَ ٱقۡعُدُواْ مَعَ ٱلۡقَٰعِدِينَ
(46) അവർ പുറപ്പെടുവാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, അവർ അതിന് വല്ല ഒരുക്കവും ഒരുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവരുടെ എഴുന്നേൽപിനെ ധ പുറപ്പാ- ടിനെ പ അല്ലാഹു വെറുത്തു അവരെ അവൻ തടഞ്ഞുവെച്ചിരിക്കയാണ്. "(മുടങ്ങി) ഇരിക്കുന്നവരോടൊപ്പം (മുടങ്ങി) ഇരുന്നുകൊള്ളുവിൻ' എന്ന് (അവരോട്) പറയപ്പെടുകയും ചെയ്തു. (46) അവർ ഉദ്ദേശിച്ചിരുന്നെങ്കിൽ പുറപ്പാട്, പുറപ്പെടുന്നതിന് لأع َ د ُّ وا അവർ ഒരുങ്ങുക (ഒരുക്കുക) തന്നെചെയ്യുമായിരുന്നു ُ َ അതിന് വേണ്ടി ع ُ د َّ ة ً വല്ല ഒരുക്കവും എങ്കിലും വെറുത്തു, അനിഷ്ടമായിരിക്കുന്നു ُ َّ اللها അല്ലാഹു, അല്ലാഹുവിന് അവരുടെ എഴുന്നേൽപ്പ്, പുറപ്പാട് എന്നിട്ട് (അതിനാൽ-അങ്ങനെ) അവരെ അവൻ തടഞ്ഞു (മുടക്കിപിന്തിച്ചു) വെച്ചു و َ ق ِ يل َ പറയപ്പെടുകയും ചെയ്തു നിങ്ങൾ ഇരുന്നുകൊള്ളുവിൻ ഇരിക്കുന്നവരുടെ കൂടെ, ഇരിപ്പായവരോടൊപ്പം സാരം: നബി യും സൈന്യവും പോകുമ്പോൾ ഒന്നിച്ചു പോകണമെന്നുള്ള വിചാരമോ ആഗ്രഹമോ തന്നെ അവർക്കില്ല. ഉണ്ടെങ്കിൽ അതിനുള്ള എന്തെങ്കിലും ഒരുക്കം അവരിൽ കാണേണ്ടതായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് അവർ ട ഒന്നിച്ചു പോരുന്നത് തന്നെ അല്ലാഹുവിന് ഇഷ്ടമില്ലാത്തതാകുന്നു. അങ്ങെ ന, സ്ത്രീകൾ, കുട്ടികൾ മുതലായവരെപ്പോലെ സമരത്തിന് പോകാതെ അടഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽ അവരും ഇരിക്കട്ടെ എന്ന് വെച്ചിരിക്കുകയാണ് അല്ലാഹു. ഇതിനുള്ള കാരണവും അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
9:47لَوۡ خَرَجُواْ فِيكُم مَّا زَادُوكُمۡ إِلَّا خَبَالٗا وَلَأَوۡضَعُواْ خِلَٰلَكُمۡ يَبۡغُونَكُمُ ٱلۡفِتۡنَةَ وَفِيكُمۡ سَمَّـٰعُونَ لَهُمۡۗ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ
(47) നിങ്ങളുടെ കൂട്ടത്തിൽ അവർ പുറപ്പെട്ടിരുന്നാൽ, അവർ നിങ്ങൾക്ക് അസ്വാസ്ഥ്യമല്ലാതെ വർധിപ്പിക്കുന്നതല്ല; നിങ്ങൾക്ക് കുഴപ്പം (ഉണ്ടാകുവാൻ) ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള അവർ പരക്കംപായുകയും തന്നെ ചെയ്യും. അവർക്ക് ചെവി കൊടുക്കുന്ന (കുറേ) ആളുകൾ നിങ്ങളിൽ ഉണ്ട്താനും. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനുമാണ്. (47) അവർ പുറപ്പെട്ടിരുന്നാൽ ف ِ ي ُ م ْ നിങ്ങളുടെ കൂട്ടത്തിൽ നിങ്ങൾക്കവർ വർധിപ്പിക്കുക (അധികമാക്കുക.) യില്ല خ َ ب َ الا إ ِ لا കുഴപ്പം (അസ്വാസ്ഥ്യംകിറുക്ക്-ആപത്ത്) അല്ലാതെ و َ لأو ْ ض َ ع ُ وا അവർ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും) ُ م ْ خ ِ لال َ നിങ്ങൾക്കിടയിലൂടെ നിങ്ങൾക്കുതേടി കൊണ്ട് കുഴപ്പം നിങ്ങളിലുണ്ട്താനും കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വർ ْ ُ ജ ل َ അവർക്ക് അവരിലേക്ക് ُ َّ اللها َ و അല്ലാഹുവാകട്ടെ ٌ 5 ع َ ل ِ അറിയുന്നവനാണ് ب ِ الظّ അക്രമികളെപ്പറ്റി. അവർ നിങ്ങളൊന്നിച്ചു പോന്നിരുന്നാൽ തന്നെയും യാതൊരു ഉപകാര വും അവരെക്കൊണ്ട് നിങ്ങൾക്കുണ്ടാകുവാൻ പോകുന്നില്ല. കുഴപ്പം, വഞ്ചന, ഏഷണി മുതലായവ വഴി നിങ്ങൾക്ക് ആപത്ത് വർദ്ധിപ്പിക്കുവാനുള്ള ശ്രമവും പരക്കംപാച്ചലും മാത്രമേ അവരിൽനിന്നുണ്ടാകുവാനുള്ളൂ. അതോടുകൂടി, അവരുടെ വാക്കുക ൾ കേൾക്കുകയും, അതിൽ വഞ്ചിതരാവുകയും ചെയ്യുന്ന കുറേ ആളുകൾ നിങ്ങളുടെ കൂ ട്ടത്തിൽ ഉണ്ട് താനും. അവരും ഇവരും കൂടി ചേരുമ്പോൾ കുഴപ്പം കൂടുതലാവുകയും ചെയ്യും. ഇതെല്ലാം കാരണമായിട്ടാണ് അവർ നിങ്ങളൊന്നിച്ചു പോരുന്നത് ല്ലാഹു ഇഷ്ടപ്പെടാതിരിക്കുന്നതും, അവർക്കതിന് പ്രേരണ നൽകാതെ അവരെ തടഞ്ഞു -വെച്ചതും എന്ന് താൽപര്യം. "അവർക്ക് ചെവികൊടുക്കുന്ന ആളുകൾ നിങ്ങളിലുണ്ട്' എന്ന് പറഞ്ഞത് വിശ്വാസം ദൃഢപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ദുർബ്ബല വിശ്വാസികൾ, ദീർഘദൃഷ്ടിയും സൂക്ഷ്മ ബുദ്ധിയുമില്ലാത്ത സാത്വികന്മാരായ ആളുകൾ എന്നിവരെ -യൊക്കെ ഉദ്ദേശിച്ചാകുന്നു.
9:48لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ
(48) (നബിയെ) മുമ്പ് (തന്നെ) അവർ കുഴപ്പത്തിന് ആഗ്രഹിക്കുകയും, നിനക്ക് കാര്യങ്ങളെ (അവതാളത്തിലാക്കുവാൻ) തിരിച്ചുമറിക്കുകയും ചെയ്കയുണ്ടായിട്ടുണ്ട്. അങ്ങനെ, (അവസാനം) യഥാർഥം വരുകയും, അല്ലാഹുവിന്റെ കാര്യം (വിജയിച്ചു) പ്രത്യക്ഷപ്പെടുകയും ചെയ്തു, അവർ വെറുക്കുന്നവരായിരിക്കെ. (48) അവർ തേടുക (ആഗ്രഹിക്കുക) യുണ്ടായിട്ടുണ്ട് കുഴപ്പത്തെ മുമ്പേ, മുമ്പ് (തന്നെ) അവർ മറിച്ചിടുക (തിരിച്ചു മറിക്കുക-അവതാളത്തിലാക്കുകസൂത്രപ്രയോഗം നടത്തുക)യും ل َ ك َ നിനക്ക്, നിന്നോട് الأم ُ ور َ കാര്യങ്ങളെ അങ്ങനെ വന്നു, വരുന്നത്വരെ യഥാർഥം പ്രത്യക്ഷപ്പെടുക (വിജയിക്കുക) യും ചെയ്തു اللها അല്ലാഹുവിന്റെ കാര്യം ْ ُ َ و അവരാകട്ടെ, അവർ ആയിരിക്കെ വെറുക്കുന്നവരുമാണ് (അതൃപ്തർ) കപടവിശ്വാസികളുടെ ഈ സ്വഭാവം പുതിയതൊന്നുമല്ല. മുമ്പുതന്നെ പലപ്പോഴും വിശിഷ്യാഹിജ്റഃയുടെ ആദ്യകാലങ്ങളിലും ഉഹ്ദ് യുദ്ധം മുതലായ സന്ദർഭങ്ങളിലും -കുഴപ്പങ്ങളുണ്ടാക്കുവാൻ ശ്രമം നടത്തലും ഗൂഢപരിപാടിക ൾ വഴി കാര്യങ്ങൾ അവതാളത്തിലാക്കലും അവരുടെ പതിവാണല്ലോ. എന്നാലും അവസാനം , അവരുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും എതിരായി അല്ലാഹുവിന്റെ സഹായം നിങ്ങൾക്ക് യഥാർത്ഥമായിത്തീരുകയും, അവന്റെ മതത്തിന് വിജയം കൈവരുകയും ത ന്നെ ചെയ്തു.
9:49وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ
(49) അവരിലുണ്ട്: "എനിക്ക് സമ്മതം കുഴപ്പത്തിലാക്കരുതേ! എന്ന് പറയുന്ന ചിലർ. അല്ലാ (അറിഞ്ഞേക്കുക) ! കുഴപ്പത്തിൽതന്നെയാണവർ വീണിരിക്കുന്നത്. നിശ്ചയമായും "ജഹന്നം' (നരകം) അവിശ്വാസികളെ വലയം ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാകുന്നു. (49) അവരിലുണ്ട്. അവരിൽപെട്ടവരാണ് പറയുന്ന ചിലർ എനിക്കു സമ്മതം നൽകണം എന്നെ കുഴപ്പത്തിലാക്കുകയും അരുത് أ َ لا അല്ലാ അറിയുക കുഴപ്പത്തിൽ (തന്നെ) അവർ വീണിരിക്കുന്നു, പതിച്ചു നിശ്ചയമായും ജഹന്നമാകട്ടെ വലയം ചെയ്യുന്നത് (ചൂഴ്ന്നു നിൽക്കുന്നത്) തന്നെ അവിശ്വാസികളെ. കപടവിശ്വാസികളിൽപെട്ട ചിലരെപ്പറ്റിതന്നെയാണ് ഈ പ്ര സ്താവനയെന്ന് പറയേണ്ടതില്ല. കപടവിശ്വാസികളുടെ തനിനിറം തുറന്നുകാട്ടുന്ന വേറെയും പല പ്രസ്താവനകൾ ഇതുപോലെ താഴെ ഇനിയും കാണാവുന്നതാണ്. എനിക്ക് ഈ യുദ്ധയാത്രയിൽ നിന്നു ഒഴിവ് നൽകാതിരുന്നാൽ ഞാൻ കുഴപ്പത്തിലാകും, കാണ്ട് എനിക്ക് ഒഴിവനുവദിക്കണേ എന്ന് അവർ നബി യോട് അപേക്ഷിക്കുന്നു. യുദ്ധത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമില്ലായ്കയല്ല, കുഴപ്പം ഭയന്നു പോരാതിരിക്കുവാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. അങ്ങുന്ന് എനിക്ക് സമ്മതം നൽകാതിരുന്നാൽ ഞാൻ കല്പന അർഥത്തിലും, എനിക്ക് ഒഴിവ് നൽകാത്തപക്ഷം, എന്റെ കുടുംബവും സ്വത്തും നോക്കുവാൻ ആളില്ലാതെ വിഷമത്തിലാകും-അതിന് അർഥത്തിലും ട ഈ വാക്കിന് വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്. എങ്കിലും താഴെ കാണുന്ന രിവായത്തിലും മറ്റും ല, ഒരു പ്രത്യേക സംഭവമാണ് ഈ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാകുന്നു. ഇബ്നുൽ മുൻദിർ, ത്വബ്റാനീ(റ) മുതലായവർ ഇബ്നു അബ്ബാസ് (റ)ൽ നിന്ന് ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: തബൂക്കിലേക്ക് പടയെടുപ്പിനുദ്ദേശിച്ചപ്പോൾ (ബനൂസലമഃ ഗോത്രക്കാരനായ) ജദ്ദുബ്നു ക്വൈസിനോട് ചോദിക്കുകയുണ്ടായി: "മഞ്ഞ വർഗക്കാരോട് ( ) സമരം ചെയ്യുന്നതിനെക്കുറിച്ച് താൻ എന്തുപറയുന്നു?' അവൻ പ റഞ്ഞു: "ഞാൻ പല ഭാര്യമാരുള്ള ഒരു പുരുഷനാണ്. ഞാൻ മഞ്ഞ വർഗക്കാരുടെ സ്ത്രീകളെ കാണുന്ന മാത്രയിൽ കുഴപ്പത്തിലകപ്പെട്ടേക്കും. ( ) അതുകൊണ്ട് എനിക്ക് (ഒഴിവാകുവാൻ) സമ്മതം നൽകണം. എന്നെ കുഴപ്പത്തിലാക്കരുത്, ഇത് സംബന്ധിച്ച് ഈ (49-ാം) വചനം അവതരിച്ചു. ഇതുപോലെ, ജാബിർ (റ) എന്നിവരിൽ നിന്നും രിവായത്തുകൾ വന്നിരിക്കുന്നു. ഏതായാലും ഉദ്ദേശ്യശുദ്ധിയോടുകൂടിയല്ല അവർ നബി യോട് സമ്മതം ചോദിച്ചതെന്നും, അവർ ആ യാത്രയിൽ പങ്കെടുക്കാൻ തീരെ ഉദ്ദേശിക്കാത്തവ -രാണെന്നും വ്യക്തംതന്നെ. "കുഴപ്പം' ( فتنة ) കൊണ്ട് അവർ ഉദ്ദേശിച്ചത് മേൽ കണ്ട ഏതു കാര്യമായിരുന്നാലും ശരി, അതിനേക്കാൾ വമ്പിച്ച കുഴപ്പത്തിലാണ് അവർ ചാടിയിരിക്കുന്നതെന്ന് അല്ലാഹു അറിയിക്കുന്നു. അതായത് അവിശ്വാസവും കാപട്യവുമാകുന്ന കുഴപ്പത്തിലാണവർ അകപ്പെട്ടിരിക്കുന്നത്. അതിന്റെ ഫലമാകട്ടെ അതികഠിന വും ശാശ്വതവുമായ നരകവും! ( ) യൂറോപ്യൻമാരെപ്പറ്റി നാം "വെള്ളക്കാർ' എന്ന് പറയാറുള്ളതു -പോലെ അറബികൾ അവരെപ്പറ്റി മഞ്ഞവർഗക്കാർ ( صفر بنو الا ) എന്ന് പറഞ്ഞിരുന്നു. യൂറോപ്യൻ രാജ്യമായ റോമക്കാരുടെ കീഴിലായിരുന്ന് അന്നു ശാം രാ ജ്യങ്ങൾ. അതുകൊണ്ടാണ് സമരം മഞ്ഞവർഗക്കാരോടെന്ന് പറഞ്ഞത്. ( ) വെള്ളക്കാരുടെ സ്ത്രീകളെ കാണുമ്പോൾ എന്റെ മനസ്സു ഇടറിപ്പോ -കുമെന്നർഥം.
9:50إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ
(50) (നബിയേ) നിനക്ക് വല്ല നൻമയും ബാധിക്കുന്നപക്ഷം അതവർക്ക് അസുഖമുണ്ടാക്കും; നിനക്ക് വല്ല വിപത്തും ബാധിക്കുന്നപക്ഷം, അവർ പറയുകയും ചെയ്യും; "ഞങ്ങളുടെ കാര്യം (മുൻകരുതൽ) ഞങ്ങൾ മുമ്പേ എടുത്തിട്ടുണ്ട്' എന്ന്; ആഹ്ലാദിക്കുന്നവരായും കൊണ്ട് അവർ തിരിഞ്ഞുപോകുകയും ചെയ്യും. (50) നിന്നെ (നിനക്ക്) ബാധിക്കുന്നപക്ഷം വല്ല നൻമയും, നല്ല കാര്യവും അതവരെ വെറുപ്പിക്കും, അസുഖമുണ്ടാക്കും, മോശപ്പെടുത്തും നിനക്കു ബാധിക്കുന്ന (എത്തുന്ന) പക്ഷം വല്ല ബാധയും, വിപത്തും അവർ പറയും ഞങ്ങൾ എടുത്തി (സ്വീകരിച്ചി)ട്ടുണ്ട് ഞങ്ങളുടെ കാര്യം മുമ്പേ അവർ തിരിഞ്ഞുപോകയും ചെയ്യും ْ ُ َ و അവരായിക്കൊണ്ട് ആഹ്ലാദിക്കുന്നവർ, സന്തോഷം (പുളകം) കൊള്ളുന്നവർ വിജയം, ഗനീമത്ത് മുതലായ വല്ല ഗുണങ്ങളും നബി ക്കും സത്യവിശ്വാസികൾക്കും യുദ്ധത്തിൽ ലഭിക്കുന്നത് അവർക്ക് വെറുപ്പാണ്. നേരെ മറിച്ചു അവർക്ക് വല്ല അനിഷ്ടങ്ങളും സംഭവിച്ചാൽ, അതിൽ അവർ സന്തോഷം കൊള്ളുകയും, ഞങ്ങൾ നേരെ ത്തതന്നെ ഞങ്ങൾക്കതു ബാധിക്കാതെ ക ഴിഞ്ഞു-എന്ന് അഹങ്കരിക്കുകയും ചെയ്യും എന്ന് സാരം. അവർ വളരെ ദീർഘദൃഷ് ടിയും, അകലക്കാഴ്ചയുമുള്ളവരാണ്, നബി ക്കും സ്വഹാബികൾക്കും വിവേകവും മുൻകരുതലുമില്ലാത്തതുകൊണ്ടാണ് ആപത്ത് പിണയുന്നത് എന്നൊക്കെയാണല്ലോ അവരു ടെ വാക്കിലെ സൂചന. ഇതിന് ഇങ്ങിനെ മറുപടി നൽകുവാൻ നബി യോട് അല്ലാഹു കൽപിക്കുന്നു:-
9:51قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ
(51) നീ പറയുക: ഞങ്ങൾക്ക് അല്ലാഹു (നിശ്ചയിച്ച്) രേഖപ്പെടുത്തിയതല്ലാതെ (ഒന്നും) ഞങ്ങളെ ബാധിക്കുകയില്ല തന്നെ. അവൻ ഞങ്ങളുടെ യജമാനനാകുന്നു. അല്ലാഹുവിന്റെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ - സത്യവിശ്വാസികൾ. (51) ق ُ ل ْ നീ പറയുക ഞങ്ങളെ ബാധിക്കുകയേ ഇല്ല م َ ا إ ِ لا യാതൊന്നല്ലാതെ اللها അല്ലാഹു രേഖപ്പെടുത്തിയ ل َ ن َ ا ഞങ്ങൾക്ക് ه ُ و َ അവൻ م َ و ْ لان َ ا ഞങ്ങളുടെ യജമാനനാണ് اللها അല്ലാഹുവിന്റെമേൽ ഭരമേൽപിച്ചുകൊള്ളട്ടെ സത്യവിശ്വാസികൾ. അല്ലാഹു നിശ്ചയിച്ചുവെച്ചതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല. മുൻകരുതലുകൾകൊണ്ടൊന്നും അതില്ലാതാക്കുവാൻ സാധ്യമല്ല. ഞങ്ങളുടെ യജ -മാനൻ അവനായതുകൊണ്ട് അവന്റെ കൽപനയനുസരിക്കുകയേ ഞങ്ങൾക്ക് നിവൃത്തിയുള്ളൂ. എല്ലാകാര്യവും അവനിൽ അർപ്പിക്കുകയാണ് സത്യവിശ്വാസികൾ യ്യണ്ടത്. അതാണ് ഞങ്ങൾ ചെയ്യുന്നതും എന്ന് സാരം. ഈ പൊതുതത്വം ഓർമിപ്പിച്ചശേഷം , അവരോട് വീണ്ടും പറയുവാൻ കൽപിക്കുന്നു:-
9:52قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ
(52) നീ പറയുക: "ഏറ്റം നല്ലതായ രണ്ടു കാര്യങ്ങളിലൊന്നല്ലാതെ, ഞങ്ങളെ സംബന്ധിച്ചു നിങ്ങൾ പ്രതീക്ഷിക്കുന്നുവോ?! ഞങ്ങളാകട്ടെ, അല്ലാഹുവിന്റെ പക്കൽനിന്ന് അല്ലെങ്കിൽ ഞങ്ങളുടെ കൈകളാൽ - നിങ്ങൾക്ക് വല്ല ശിക്ഷയെയും അവൻ ബാധിപ്പിക്കുമെന്നു നിങ്ങളെ സംബന്ധിച്ചു ഞങ്ങളും പ്രതീക്ഷിക്കുന്നു. അതിനാൽ, നിങ്ങൾ പ്രതീക്ഷിച്ചുകൊള്ളുവിൻ; ഞങ്ങൾ നിങ്ങളോടൊപ്പം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. (52) ق ُ ل ْ നീ പറയുക നിങ്ങൾ പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ ب ِ ن َ ا ഞങ്ങളിൽ, ഞങ്ങളെ സംബന്ധിച്ചു ഒരു കാര്യമല്ലാതെ ഏറ്റം നല്ല രണ്ടു നന്മകളിൽ ഞങ്ങളാകട്ടെ, ഞങ്ങളും (തന്നെ) പ്രതീക്ഷിച്ചു (കാത്തു) കൊണ്ടിരിക്കുന്നു ُ م ْ ب ِ നിങ്ങളെപ്പറ്റി നിങ്ങൾക്ക് ബാധിപ്പിക്കുന്നതിനെ ُ َّ اللها അല്ലാഹു വല്ല ശിക്ഷയെയും അവന്റെ പക്കൽ നിന്നുള്ള അല്ലെങ്കിൽ ഞങ്ങളുടെ കൈകളാൽ, കൈക്ക് അതിനാൽ (എന്നാൽ) നിങ്ങൾ പ്രതീക്ഷിക്കുവിൻ നിശ്ചയമായും ഞങ്ങൾ നിങ്ങളോടൊപ്പം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് (കാത്തിരിക്കുന്നു) സമരം (യുദ്ധം) മുഖേന ഞങ്ങൾക്ക് സംഭവിക്കാനുള്ളത് രണ്ടിലൊരു കാര്യമാണ്. ഒന്നുകിൽ വിജയം, അല്ലെങ്കിൽ വീരമരണം അഥവാ രക്തസാക്ഷിത്വം. രണ്ടായാലും അത് ഞങ്ങൾക്ക് വമ്പിച്ച നൻമ തന്നെ. ഇതിലപ്പുറം ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് പ്രതീക്ഷിക്കുവാനില്ല. അതേസമയം ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് പ്രതീക്ഷിക്കുവാനുള്ളത് ഏറ്റവും മോശപ്പെട്ട രണ്ടു കാര്യങ്ങളാണ്. ഒന്നുകിൽ, അല്ലാഹു നിങ്ങൾ എന്തെങ്കിലും വമ്പിച്ച ശിക്ഷ നൽകി നിങ്ങളെ നശിപ്പിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ രഹ സ്യം വെളിക്കുവരുത്തി ഞങ്ങളുടെ കൈകളാൽ നിങ്ങളെ നശിപ്പിക്കുക. നിങ്ങളുടെ ഈ ദുഃസ്ഥിതി നിങ്ങൾ മാറ്റാത്തപക്ഷം രണ്ടിലൊന്ന് നിങ്ങൾക്കു സംഭവിക്കുക തന്നെ ചെയ്യും . അതുകൊണ്ട് ഇരുകൂട്ടരും കാത്തിരിക്കുക: സംഭവിക്കുന്നതെന്താണെ നമുക്ക് കാണാമല്ലോ.
9:53قُلۡ أَنفِقُواْ طَوۡعًا أَوۡ كَرۡهٗا لَّن يُتَقَبَّلَ مِنكُمۡ إِنَّكُمۡ كُنتُمۡ قَوۡمٗا فَٰسِقِينَ
(53) നീ പറയുക: "നിങ്ങൾ അനുസരണപൂർവം, അല്ലെങ്കിൽ വെറുപ്പായിക്കൊണ്ട് ധ തൃപ്തികൂടാതെയോ പ ചിലവഴിച്ചുകൊള്ളുക, (രണ്ടായാലും) നിങ്ങളിൽ നിന്ന് അത് സ്വീകരിക്കപ്പെടുന്നതേയല്ല. (കാരണം) നിശ്ചയമായും നിങ്ങൾ, തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു:' (53) ق ُ ل ْ നീ പറയുക നിങ്ങൾ ചിലവഴിച്ചുകൊള്ളുവിൻ അനുസരണപൂർവം സ്വമേധയാ (തൃപ്തിയോടെ) അല്ലെങ്കിൽ വെറുത്തുകൊണ്ട് (അതൃപ്തിയോടെ) സ്വീകരിക്കപ്പെടുകയേ ഇല്ല (ഇല്ല തന്നെ) നിങ്ങളിൽനിന്ന് നിശ്ചയമായും നിങ്ങൾ നിങ്ങളായിരിക്കുന്നു, ആകുന്നു ഒരുജനത തോന്നിയവാസി (തെമ്മാടി) കളായ കപടവിശ്വാസികൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്ന ത് നിർബന്ധം കൂടാതെ സ്വേഷ്ടപ്രകാരമായാലും ഇഷ്ടമില്ലാതെ നിർബ്ബന്ധത്തിനോ മറ്റോ വഴങ്ങിക്കൊണ്ടായാലും അല്ലാഹുവിങ്കൽ അത് സ്വീകാര്യമല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവർക്കതിൽ ആത്മാർഥതയുണ്ടാകയില്ലല്ലോ. ഇതിന് കാരണമായി അല്ലാഹു പറഞ്ഞത് അവർതോന്നിയവാസികളാണെന്നുള്ളതാണ്. അതിനൊരു വിശ -ദീകരണമത്രെ അടുത്ത വചനം:-
9:54وَمَا مَنَعَهُمۡ أَن تُقۡبَلَ مِنۡهُمۡ نَفَقَٰتُهُمۡ إِلَّآ أَنَّهُمۡ كَفَرُواْ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأۡتُونَ ٱلصَّلَوٰةَ إِلَّا وَهُمۡ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمۡ كَٰرِهُونَ
(54) അവരിൽ നിന്ന് അവരുടെ (വക) ചിലവുകൾ സ്വീകരിക്കപ്പെടുന്നതിന് അവരെ തടസ്സം ചെയ്തിട്ടില്ല, അവർ, അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നുവെന്നതല്ലാതെ; മടിയൻമാരായും കൊണ്ടല്ലാതെ, അവർ നമസ്കാരത്തിനു ചെല്ലുകയുമില്ല; വെറുത്തവരായും കൊണ്ടല്ലാതെ, അവർ ചിലവഴിക്കുകയുമില്ല. ധ ഇതൊക്കെയാണതിന്ന് തടസ്സം (54) അവരെ മുടക്കി (അവർക്ക് തടസ്സം വരുത്തി)യിട്ടില്ല സ്വീകരിക്കപ്പെടുന്നതിന് അവരിൽ നിന്ന് അവരുടെ ചിലവുകൾ അവർ (ആകുന്നു) എന്നതല്ലാതെ അവർ അവിശ്വസിച്ചു (വെന്നത്) ِ َّ اللها ِ ب അല്ലാഹുവിൽ ِِ അവന്റെ റസൂലിലും അവർചെല്ലുക (വരുക)യുമില്ല (എന്നതും) الص َّ لاة َ നമസ്കാരത്തിന്, നമസ്കാരത്തിങ്കൽ അവരായും കൊണ്ടല്ലാതെ َ തك ُ س َ ا മടിയൻമാർ അവർ ചിലവഴിക്കുകയുമില്ല അവരായും കൊണ്ടല്ലാതെ വെറുത്തവർ, ഇഷ്ടമില്ലാത്തവർ നിഷ്കളങ്കമായ സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സൻമനേ സ്സാടുകൂടി ചെയ്യുന്ന സൽക്കർമങ്ങളും ദാനധർമങ്ങളും മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളുവെന്ന് അല്ലാഹു പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ് اللها (സുക്ഷ്മത പാലിക്കുന്നവരിൽ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ )
9:55فَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ
(55) എന്നിരിക്കെ, അവരുടെ സ്വത്തുക്കളാകട്ടെ, മക്കളാകട്ടെ, നിന്നെ ആശ്ചര്യപ്പെടുത്തരുത്. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്, അവമൂലം ഇഹലോക ജീവിതത്തിൽ അവരെ ശിക്ഷിക്കുവാനും അവർ അവിശ്വാസികളായുംകൊണ്ട് അവരുടെ ജീവൻ പോകുവാനും തന്നെയാകുന്നു. (55) അതിനാൽ (എന്നിരിക്കെ) നിന്നെ ആശ്ചര്യ (അൽഭുത)പ്പെടുത്തരുത് അവരുടെ സ്വത്തുക്കൾ لاد ُ അവരുടെ മക്കളും (സന്താനങ്ങളും) അരുത് നിശ്ചയമായും (മാത്രം തന്നെ) ഉദ്ദേശിക്കുന്നു ُ َّ اللها അല്ലാഹു അവരെ ശിക്ഷിക്കുവാൻ (തന്നെമാത്രം) ِ َ ا അവകൊണ്ടു (മൂലം) ഇഹലോക ജീവിതത്തിൽ (നശിച്ചു) പോകുവാനും അവരുടെ ആത്മാക്കൾ (ജീവൻ) അവർ അവിശ്വാസികളായിക്കൊണ്ട് അവർക്ക് കുറേ സ്വത്തുക്കളും മക്കളും ഉണ്ടെന്നു കണ്ട് അത്ഭുതപ്പെടുവാ -നൊന്നുമില്ല. അവരോടുള്ള സ്നേഹം കൊണ്ടോ, അവരുടെ ഗുണത്തിനും നൻ മക്കും വേണ്ടിയോ അല്ലാഹു നൽകിയതാണ് അതൊക്കെയെന്ന് കരുതേണ്ട. അവരുടെ നില -പാട് മാറ്റാത്തിടത്തോളം അവർക്ക് അതൊക്കെ ഇഹത്തിൽ ഒരു ശിക്ഷയായിരിക്കുന്നതാണ്. അവസാനം നരകാവകാശികളായ അവിശ്വാസികളായിക്കൊണ്ട് വരുടെ ആയുഷ്ക്കാലം കഴിഞ്ഞുപോകുകയും ചെയ്യും. അതാണ് അല്ലാഹു ഉദ്ദേശിക്കുന്നത് . പ്രവാചകൻമാരുടെ മാർഗത്തിൽ നിന്ന് ഭിന്നിച്ചുപോയവരെപ്പറ്റി അല്ലാഹു പറയുന്നു. (സാരം: അവർക്ക് സ്വത്തും മക്കളും നൽകി നാം അയച്ചുകൊടുക്കുന്നത് അവർക്ക് നന്മകളിൽ നാം വേഗതകൂട്ടുകയാണെന്ന് അവർ കണക്കാക്കുന്നുവോ? പക്ഷേ, അവർക്ക് ബോധം വരുന്നില്ല. (23:55,56) രു ജനത അവരുടെ സ്ഥിതിഗതികൾ മാറ്റാതെ അല്ലാഹു അവരുടെ സ്ഥിതി മാറ്റുകയില്ല. اللها الرعد ) ( ) സ്വത്തുക്കളും മക്കളും ഇഹത്തിൽ അവർക്ക് ശിക്ഷയായിരിക്കുമെന്ന് പ റഞ്ഞതിന്റെ താൽപര്യം: അവയുടെ സമ്പാദനം, നിലനിൽപ്, അഭിവൃദ്ധി ആദിയായവക്കുവേണ്ടി വിശ്രമവും മനസ്സമാധാനവുമില്ലാതെ കഷ്ടപ്പെടേണ്ടി വരുക , അവമൂലം നാശനഷ്ടങ്ങളും ആപത്തുകളും അനുഭവിക്കേണ്ടിവരുക മുതലായവയാകുന്നു. സ്വത്തുക്കളും മക്കളും ഉണ്ടായത് നിമിത്തം കഷ്ടനഷ്ടങ്ങളും മനഃക്ലേശങ്ങളും നുഭവിക്കേണ്ടി വരുന്നതിനെക്കാൾ നല്ലത് അവ ഇല്ലാതിരിക്കലാണെന്ന് പറയേണ്ടതില്ലല്ലോ. അതോടുകൂടി പരലോകത്ത് അവനിമിത്തം ശിക്ഷ അനുഭവിക്കേണ്ടിവരുകയും ചെയ്തുവെങ്കിലോ? ആലോചിച്ചുനോക്കുക!
9:56–57وَيَحۡلِفُونَ بِٱللَّهِ إِنَّهُمۡ لَمِنكُمۡ وَمَا هُم مِّنكُمۡ وَلَٰكِنَّهُمۡ قَوۡمٞ يَفۡرَقُونَ
لَوۡ يَجِدُونَ مَلۡجَـًٔا أَوۡ مَغَٰرَٰتٍ أَوۡ مُدَّخَلٗا لَّوَلَّوۡاْ إِلَيۡهِ وَهُمۡ يَجۡمَحُونَ
(56) അവർ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യും: നിശ്ചയമായും അവർ നിങ്ങളിൽപെട്ടവർ തന്നെയാണ് എന്ന്. (വാസ്തവത്തിൽ) അവർ നിങ്ങളിൽപെട്ടവരല്ലതാനും, പക്ഷേ അവർ, പേടിച്ചു യുന്ന ഒരു ജനതയാകുന്നു. (57) വല്ല രക്ഷാസ്ഥാനമോ, അല്ലെങ്കിൽ വല്ല ഗുഹകളോ, അല്ലെങ്കിൽ (ഒളിഞ്ഞു) കടന്നുകൂടാവുന്നവല്ല സ്ഥലമോ അവർ കെണ്ടത്തിയിരുന്നുവെങ്കിൽ, കുറുമ്പുകാട്ടി (തിക്കിത്തിരക്കി)ക്കൊണ്ട് അവർ അതിലേക്കു തിരിയുക തന്നെ ചെയ്യുമായിരുന്നു. (56) അവർ ആണയിടുന്നു, സത്യം ചെയ്യും, ശപഥം ചെയ്യും ِ َّ اللها ِ ب അല്ലാഹുവിനെക്കൊണ്ട് നിശ്ചയമായും അവർ നിങ്ങളിൽപെട്ട (വർ) തന്നെ എന്ന് അവരല്ലതാനും നിങ്ങളിൽപെട്ട (വർ) പക്ഷേ അവർ ق َ و ْ م ٌ ഒരു ജനതയാണ് അവർ പേടിച്ചു നടുങ്ങിക്കൊണ്ടിരിക്കുന്നു (57) അവർക്ക് കിട്ടി (അവർ കണ്ടെത്തി)യിരുന്നെങ്കിൽ വല്ല (ഒരു) രക്ഷാ (അഭയ) സ്ഥാനം അല്ലെങ്കിൽ വല്ല ഗുഹകൾ അല്ലെങ്കിൽ ഒരു കടന്നുകൂടാവുന്ന സ്ഥാനം അവർ തിരിയുക തന്നെ ചെയ്യുമായിരുന്നു അതിലേക്ക്, അതിന്റെ നേരെ ْ ُ َ و അവരായിക്കൊണ്ട് അവർ കുറുമ്പുകാട്ടി (തിക്കിത്തിരക്കി) ക്കൊണ്ട് ഞങ്ങൾ സത്യവിശ്വാസികളാണ്, മുസ്ലിംകളാണ് എന്നിങ്ങനെ ഇടക്കിടെ കപടവിശ്വാസികൾ അല്ലാഹുവിൽ ആണയിട്ടു പറഞ്ഞുകൊണ്ടിരിക്കുന്നത് അവരുടെ പേടികൊണ്ടു മാത്രമാണ്. ആത്മാർഥത അവരെ തൊട്ടുതീണ്ടിയിട്ടേയില്ല. നിങ്ങളുമായി വേറിട്ടുനിൽക്കുന്നപക്ഷം അവരെ നിങ്ങൾ ശത്രുക്കളായി ഗണിച്ചു അവരോട് സമരം നടത്തിയെങ്കിലോ എന്നും മറ്റുമുള്ള ഭയം നിമിത്തമാണ് അങ്ങിനെ ചെയ്യുന്നത്. നിങ്ങളിൽനിന്ന് അകന്നു നിന്ന് രക്ഷപ്പെടുവാനുള്ള എന്തെങ്കിലും ഒരു പഴുതോ പോം വഴിയോ അവർക്ക് വേറെ ഉണ്ടായിരുന്നുവെങ്കിൽ വളരെ ബുദ്ധിമുട്ടിയെങ്കിലും തവർ ഉപയോഗപ്പെടുത്തുമായിരുന്നു. ഒന്നും കാണാത്തതു കൊണ്ടുമാത്രം ഈ ന്റ മറവുപിടിച്ചു രക്ഷപ്പെടുവാൻ നോക്കുകയാണവർ എന്ന് താൽപര്യം.
9:58–59وَمِنۡهُم مَّن يَلۡمِزُكَ فِي ٱلصَّدَقَٰتِ فَإِنۡ أُعۡطُواْ مِنۡهَا رَضُواْ وَإِن لَّمۡ يُعۡطَوۡاْ مِنۡهَآ إِذَا هُمۡ يَسۡخَطُونَ
وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ
(58) അവരിലുണ്ട്, ദാനധർമങ്ങളുടെ (വിനിയോഗ) കാര്യത്തിൽ നിന്നെ (ആക്ഷേപിച്ചു) കുറവാക്കുന്ന ചിലർ. എന്നാൽ അതിൽ നിന്ന് അവർക്ക് കൊടുക്കപ്പെടുന്നപക്ഷം, അവർ തൃപ്തിപ്പെടും; അവർക്കതിൽ നിന്ന് കൊടുക്കപ്പെട്ടില്ലെങ്കിലോ, അപ്പോൾ (അതാ) അവർ ക്രോധിക്കുന്നു! (59) അല്ലാഹുവും, അവന്റെ റസൂലും അവർക്ക് നൽകിയത് അവർ തൃപ്തിപ്പെടുകയും, അവർ (ഇങ്ങിനെ) പറയുകയും ചെയ്തിരുന്നെങ്കിൽ! "ഞങ്ങൾക്ക് അല്ലാഹു മതി; അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് അവനും അവന്റെ റസൂലും (വഴിയെ) ഞങ്ങൾക്ക് നൽകിക്കൊള്ളും; നിശ്ചയമായും ഞങ്ങൾ, അല്ലാഹുവിങ്കലേക്ക് ആഗ്രഹം സമർപ്പിക്കുന്നവരാകുന്നു.' ധ എന്നാൽ അതവർക്ക് വളരെ നന്നായിരുന്നേനെ! പ (58) അവരിലുണ്ട്, അവരിൽപെട്ടതാണ് م َ ن ْ ചിലർ, യാതൊരുവൻ നിന്നെ ആക്ഷേപിക്കുന്ന, കുറവാക്കുന്ന, അപഹസിക്കുന്ന الص ധർമങ്ങളിൽ (ദാനധർമങ്ങളുടെ കാര്യത്തിൽ) എന്നാൽ അവർക്ക് കൊടുക്കപ്പെടുന്ന പക്ഷം م ِ ْ َ ا അതിൽ (അവയിൽ) നിന്ന് ر َ ض ُ وا അവർ തൃപ്തിപ്പെട്ടു (തൃപ്തിപ്പെടും) അവർക്ക് കൊടുക്കപ്പെട്ടില്ലെങ്കിലാകട്ടെ م ِ ْ َ ا അതിൽ നിന്ന് അപ്പോൾ (അതാ) അവർ ക്രോധിക്കുന്നു, കോപിക്കുന്നു (59) അവരായിരുന്നെങ്കിൽ ر َ ض ُ وا തൃപ്തിപ്പെട്ടു (എന്നിരുന്നെങ്കിൽ) م َ ا َ ا അവർക്കു നൽകിയതിനെ ُ َّ اللها അല്ലാഹുവും അവന്റെ റസൂലും അവർ പറയുകയും ചെയ്തു(വെങ്കിൽ) ഞങ്ങൾക്ക് -മതി ُ َّ اللها അല്ലാഹു വഴിയെ ഞങ്ങൾക്ക്തരും, നൽകിക്കൊള്ളും ُ َّ اللها അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന്, ദയവിനാൽ അവന്റെ റസൂലും إ ِ ن َّ ا നിശ്ചയമായും ഞങ്ങൾ َ 7 ِ إ ِ َّ اللها അല്ലാഹുവിങ്കലേക്കു ആഗ്രഹം സമർപ്പിക്കുന്ന (ആഗ്രഹിച്ചു ചെല്ലുന്ന)വരാണ് സകാത്തുപോലെയുള്ള പൊതുസ്വത്തുക്കൾ അവകാശികൾക്ക് വീതിച്ചു കൊടുക്കുമ്പോൾ തങ്ങൾക്ക് പ്രതീക്ഷിച്ചത്ര ലഭിക്കാതിരിക്കുന്നപക്ഷം, ഈ വീതിക്കൽ നീതിപൂർവ്വകമല്ലെന്നും, പക്ഷഭേദം കാണിച്ചുകൊണ്ടാണെന്നുമൊക്കെ പറഞ്ഞു നബി യെ കുറ്റപ്പെടുത്തുകയും, കുറവാക്കുകയും ചെയ്യുന്ന ചില ആളുകളും കപടവിശ്വാസികളിലുണ്ട്. അവർ ഉദ്ദേശിക്കുന്നമാതിരി അവർക്ക് കിട്ടിയാൽ ഈ ആക്ഷേ പം ഉണ്ടാകുകയുമില്ല. അത്ര കിട്ടാത്തപ്പോഴാണ് ഈ കോപവും ആക്ഷേപവുമൊക്കെ. തൽക്കാലം, ലഭിച്ചതിൽ തൃപ്തിപ്പെട്ടുകൊണ്ട് മേലിൽ തങ്ങൾക്ക് കൂടുതൽ ലഭിച്ചുകൊള്ളുമെന്ന് സമാധാനിച്ചുകൊണ്ടിരിക്കുകയും, അതിനായി അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവർക്ക് വളരെ ഗുണകരം എന്നു സാരം. പൊതുസ്വത്തുക്കൾ വിതരണം ചെയ്യുമ്പോൾ ഉദ്ദേശിച്ചത്ര ലഭിക്കാത്തതിന്റെ പേരിൽ , നബി യോടു ചിലർ മുറുമുറുക്കുകയും, ആക്ഷേപിക്കുകയും ചെയ്ത ഒന്നില -ധികം സംഭവങ്ങ ൾ ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാവുന്നതാകുന്നു. ഉദാഹരണമായി:- ഇബ്നു മസ്-ഊദ് (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഹുനൈനിലെ ഗനീമത്ത് ഭാഗിച്ചുകൊടുത്തപ്പോൾ ഒരാൾ ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടു; "ഇത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ടുള്ള ഭാഗിക്കലല്ല.' ഞാനിത് നബി തിരുമേനി യെ അറിയിച്ചു. തിരുമേനി പറഞ്ഞു: "മൂസാ (അ)ക്ക് ന്റ കാരുണ്യം ഉണ്ടാവട്ടെ! അദ്ദേഹം ഇതിനെക്കാൾ ദ്രോഹിക്കപ്പെടുകയുണ്ടായി. എന്നിട്ടദ്ദേഹം ക്ഷമിക്കുകയാണ് ചെയ്തത്.' അബൂസ-ഈദിൽഖുദ്രീ (റ) പറഞ്ഞതായി ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ചുരുക്കം പ്രകാരമായിരുന്നു: നബി സ്വത്തുക്കൾ ഭാഗിക്കുമ്പോൾ ഞങ്ങൾ അവിടെയുണ്ടായിരുന്നു. ബനൂതമീം ഗോത്രത്തിൽ നിന്ന് ഒരാൾ വന്നു പറയുകയുണ്ടായി: " അല്ലാഹുവിന്റെ റസൂലേ, നീതിപാലിക്കണം.' തിരുമേനി പറഞ്ഞു: "ഞാൻ നീതി പാലിച്ചില്ലെങ്കി ൽ ആർ നീതി പാലിക്കും?!' ഒരു രിവായത്തിൽ ഇങ്ങിനെയും ഉണ്ട്: അപ്പോൾ ഉമർ (റ) പറഞ്ഞു: "ഇവന്റെ കഴുത്തുവെട്ടുവാൻ എനിക്ക് സമ്മതം തരുകനബിയേ!' അപ്പോൾ നബി പറഞ്ഞു: അവനെ വിട്ടേക്കൂ. അവന് ചില ആൾക്കാരുണ്ട്. അവരുടെ നമസ്കാരവും നോമ്പും അപേക്ഷിച്ചു നിങ്ങളുടെ നമസ്കാരവും നോമ്പും ഒരാൾക്ക് നിസ്സാര -മായിത്തോന്നും. അവർ ക്വുർ-ആൻ ഓതും. അതവരുടെ തൊണ്ടക്കുഴി വിട്ടുകടക്കുകയില്ല. അമ്പെയ്യപ്പെട്ട ഉരുവിലൂടെ അമ്പ് പുറത്തു കടന്നുപോകുന്നതുപോലെ അവർ മ തത്തിൽ നിന്ന് പുറത്തു കടന്നുപോകുന്നതാണ്." ആ കപട വിശ്വാസികൾക്ക് അവരുടെ ഇഷ്ടംപോലെ സ്വത്തുവിഹിതം ലഭിക്കാത്തത് നബി യുടെ കുറ്റമോ കുറവോ കൊണ്ടല്ല: ധർമസ്വത്തുക്കൾ വീതിക്കുന്നതി ന് ചില വ്യവസ്ഥകളൊക്കെയുണ്ട്; എന്ന് സൂചിപ്പിച്ചുകൊണ്ട് ആരെല്ലാമാ ണ് അതിന്റെ അവകാശികൾ എന്ന് അടുത്ത വചനത്തിൽ അല്ലാഹു വിവരിക്കുന്നു:- വിഭാഗം - 8
9:60۞إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ
(60) നിശ്ചയമായും ധർമങ്ങൾ, ദരിദ്രൻമാർക്കും പാവപ്പെട്ടവർ (അഥവാ സാധുക്കൾ)ക്കും, അവക്കുവേണ്ടി പ്രവർത്തിക്കുന്നവർക്കും, ഹൃദയങ്ങൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ വിഷയത്തിലും, കടപ്പെട്ടവർക്കും, അല്ലാഹുവിന്റെമാർഗത്തിലും, വഴി (യാത്ര)ക്കാരനും തന്നെയാകുന്നു; (അതെ) അല്ലാഹുവിൽ നിന്നുള്ള ഒരു (നിശ്ചിത) നിർബന്ധ നിയമം! അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (60) നിശ്ചയമായും തന്നെ (മാത്രം) الص ധർമങ്ങൾ, ദാനധർമങ്ങൾ ദരിദ്രൻമാർക്ക് (തന്നെമാത്രം) ആകുന്നു സാധുക്കൾക്കും, പാവപ്പെട്ടവർക്കും പ്രവർത്തിക്കുന്നവർക്കും, പ്രവൃത്തിക്കാർക്കും അവയുടെ പേരിൽ (അവക്കുവേണ്ടി) ഇണക്കപ്പെട്ട (ഇണങ്ങിയ)വർക്കും തങ്ങളുടെ ഹൃദയങ്ങൾ الر അടിമകളിലും (അടിമകളുടെ വിഷയത്തിലും) കടക്കാരായവർ (കടപ്പെട്ടവർ)ക്കും മാർഗത്തിലും ِ َّ اللها അല്ലാഹുവിന്റെ الس വഴിയുടെ ആൾക്കും, വഴിപോക്കനും (വഴിയാത്രക്കാരനും) നിശ്ചിത നിയമം (നിർബന്ധനിശ്ചയം) ആയിക്കൊണ്ട് َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്നുള്ള ُ َّ اللها َ و അല്ലാഹുവാകട്ടെ ٌ 5 ع َ ل ِ അറിയുന്നവനാണ് ٌ 5 ح َ ك ِ യുക്തിമാനാണ്, അഗാധജ്ഞനാണ്. ധർമങ്ങൾ ( الص എന്ന വാക്കിൽ എല്ലാവിധ ദാനധർമങ്ങളും ഉൾപ്പെടുമെങ്കിലും നിർബന്ധ ധർമമായ സകാത്താണ് ഇവിടെ പ്രധാനമായും ഉദ്ദേ ശ്യം. പൊതുവെ ദാനധർമങ്ങളെല്ലാം നൽകപ്പെടുവാൻ അർഹത ഈ വചനത്തിൽ പറയപ്പെട്ട കൂട്ടർക്കുതന്നെ. എങ്കിലും അവരിൽ ഉൾപ്പെടാത്തവർക്കും നൽകുന്നതിന് അല്ലാഹു പറയുന്നു (നിങ്ങൾ ദാനധർമങ്ങളെ വെളിവാക്കിക്കൊടുത്താലും അത് വളരെ നല്ലതാണ്. നിങ്ങളവയെ മറച്ചുവെക്കുകയും ദ രിദ്രൻമാർക്ക് കൊടുക്കുകയും ചെയ്യുന്നപക്ഷം അത് നിങ്ങൾക്ക് കൂടുതൽ നല്ലതായിരിക്കും . (2:271) അപ്പോൾ, അവ ധനികൻമാർക്ക് കൊടുക്കുന്നതിനും വിരോധമില്ലെന്നു ഈ വചനത്തിൽ നിന്നു വ്യക്തമാകുന്നു. നേരെമറിച്ചു സകാത്തിനെപ്പറ്റി ധനികൻമാരിൽ നിന്നു വാങ്ങി ദരിദ്രർക്ക് കൊടുക്കപ്പെടുന്നധർമം ) എന്ന് നബി പ്രസ്താവിച്ചിട്ടുണ്ട്. (ബു.മു.) ചുരുക്കത്തിൽ, സകാത്തിനെ സംബന്ധിച്ചിടത്തോളം ഈ എട്ടു കൂട്ടരിൽ ഉൾപ്പെടാത്തവർക്ക് അത് കൊടുക്കുവാ ൻ പാടില്ലാത്തതാകുന്നു. എട്ടുകൂട്ടർ നിലവിലില്ലെങ്കിൽ ഉള്ളവർക്ക് നൽകേണ്ടതാണ് . എല്ലാ കൂട്ടർക്കും സമമായി വീതിക്കണമെന്നത്രെ ഇമാം (റ)യുടെയും ഒരു വിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം. ഭരണാധികാരിയുടെ അല്ലെങ്കി ൽ ചിലർക്ക് പ്രത്യേകത നൽകുന്നതിൽ വിരോധമില്ലെന്നാണ് മാലിക്, അബൂഹനീഫ (റ) എന്നിവരുടെയും, മുൻഗാമികളും പിൻഗാമി -കളുമായ പലരുടെയും അഭിപ്രായം. ഇത് പണ്ഡിതൻമാരുടെ പൊതുവിലുള്ള അഭിപ്രാ -യമായി ഇബ്നു ജരീർ (റ) പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പ്രസ്താവിച്ച എട്ടുകൂട്ടർ -അഥവാ വകുപ്പുകൾ-ഇവരാകുന്നു:- (ഫക്വീറുകൾദരിദ്രൻമാർ). (മിസ്കീനുകൾപാവങ്ങൾ അഥവാ സാധുക്കൾ) ഈ രണ്ടു കൂട്ടരുടെയും നിർവചനത്തിൽ പണ്ഡിതൻമാർക്കിടയിൽ പല അഭിപ്രായങ്ങളും കാണാം. രണ്ടു വാക്കുകളും വ്യത്യസ്ത -മായ ഉദ്ദേശ്യാർഥങ്ങളിൽ പ്രയോഗിക്കപ്പെടാറുള്ളതാണ് ഇതിന് കാരണം. ജീവിതാവശ്യങ്ങൾക്ക് യാതൊരു മാർഗവുമില്ലാതെ അന്യരെ ആശ്രയിക്കേണ്ടിവരുന്നവർ എന്ന് "ഫക്കീറി ' നും, അൽപമൊക്കെ വഴിയുണ്ടെങ്കിലും അതുകൊണ്ട് തികയാതെ വരുന്നവൻ എന്ന് "മിസ് കീനി' നും ഒരു കൂട്ടർ അർഥമാക്കുന്നു. വേറൊരു കൂട്ടർ നേരെ മറിച്ചും അഭിപ്രായപ്പെടുന്നു. ഒന്നാമത്തെ അഭിപ്രായപ്രകാരം കൂടുതൽ ബുദ്ധിമുട്ടുകാരൻ ഫക്വീറും. രണ്ടാമത്തെ അഭിപ്രായ പ്രകാരം കൂടുതൽ ഞെരുക്കക്കാരൻ മിസ്കീനുമായിരിക്കും. പ്രസ്തുത രണ്ടു വാക്കുകളും അത്യാവശ്യങ്ങൾക്ക് മുഴുവനായോ ഭാഗികമായോ വഴിയില്ലാത്തവർ എന്ന അർഥത്തിൽ ഒരേ കൂട്ടരെ സംബന്ധിച്ച വിശേഷണങ്ങളാണെന്നും രണ്ടും വെവ്വേറെ കൂട്ടരെ ഉദ്ദേശിച്ചല്ലെന്നും മൂന്നാമതൊരഭിപ്രായമുണ്ട്. എല്ലാറ്റിനും ചില ന്യായങ്ങളും തെളിവുകളും വിമർശനങ്ങളും ഉദ്ധരിക്കുവാനുണ്ടുതാനും. നാലാമത്തെ അഭിപ്രായം ഇതാണ്: ദാരിദ്യ്രത്തിലും കഴിവില്ലായ്മയിലും ഫക്വീറും, മിസ്കീനും ഒരുപോലെതന്നെ. പക്ഷേ, ഫക്വീറിന്റെ ദരിദ്രാവസ്ഥ പുറമെയുള്ളവർക്ക് കണ്ടറിയുവാൻ കഴിയും. അവനത് മൂടിവെക്കുകയില്ല. മിസ്കീനാവട്ടെ, തന്റെ സ്ഥിതി പുറമെ -യുള്ളവരെ അറിയിക്കാത്തവിധം മൂടിവെച്ചുകൊണ്ട് മാനവും മാന്യതയും കാത്തുസൂക്ഷി -ച്ചുകൊണ്ടിരിക്കും. ഈ കാര്യത്തിലാണ് രണ്ടാളും വേർതിരിയുന്നത്. ഈ അഭിപ്രായമാണ് കൂടുതൽ ന്യായമായി കാണുന്നത്. താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നതും അതാണ്. വാസ്തവം അല്ലാഹുവിനറിയാം. റസൂൽ പറഞ്ഞതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു. "ധനികന്നാകട്ടെ, ശരിയായ ശരീരശേഷി (അദ്ധ്വാനിക്കുവാനുള്ള കഴിവ്) ഉള്ളവന്നാകട്ടെ, ഈ ധർമം അനുവദനീയമാകുകയില്ല.' (അ;ദാ; തി.) അബൂഹുറയ്റഃ (റ)യും ഈ നബിവചനം ഉദ്ധരിച്ചിരിക്കുന്നു. (അ; ന; ജ.) ഉബൈദുല്ലാഹിബ്നു അദിയ്യ് (റ) പറയുകയാണ്: രണ്ടാളുകൾ എന്നോട് ഇങ്ങിനെ പറഞ്ഞു: അവർ രണ്ടുപേരും ധർമത്തിൽ നിന്ന് വല്ലതും ചോദിച്ചുകൊണ്ട് നബി യുടെ അടുക്കൽ ചെന്നു. അപ്പോൾ, തിരുമേനി അവരെ തിരിച്ചും മറി ച്ചും നോക്കി. രണ്ടാളും ശരീരബലമുള്ളവരായി അവിടുന്ന് കണ്ടു. ന്നിട്ട് പറഞ്ഞു: "നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ നൽകാം. ധനികനാകട്ടെ, യടുക്കുവാൻ കഴിവുളളവനാകട്ടെ ഇതിൽ ഓഹരിയില്ല.' (അ; ദാ.) അബൂഹുറ യ്റഃ (റ) ഉദ്ധരിക്കുന്നു: നബി പറഞ്ഞു; "മിസ്കീൻ' എന്നാൽ, ജനങ്ങളുടെ ഇടയിലൂടെ ചുറ്റി നട -ക്കുന്നവരും, ഒരുപിടിയും രണ്ടു പിടിയും, ഒരു കാരക്കയും രണ്ടു കാരക്കയും (കൊടുത്തു) മടക്കി അയക്കാറുള്ളവരുമായ ഈ സഞ്ചാരികളല്ല.' സ്വഹാബികൾ ചോ ദിച്ചു; "എന്നാൽ "മിസ്കീൻ' ഏതാണ് അല്ലാഹുവിന്റെ റസൂലേ?' തിരുമേനി പറഞ്ഞു: "ധന്യമാക്കുന്ന-അഥവാ ആവശ്യത്തിനു മതിയാകുന്നധനം ലഭിക്കാതിരിക്കു -കയും, സ്ഥിതിഗതികൾ മനസ്സിലാക്കി ധർമം നൽകപ്പെടാതിരിക്കുകയും, ജനങ്ങ -ളോട് യാതൊന്നും ചോദിക്കാതിരിക്കുകയും ചെയ്യുന്നവനാകുന്നു.' (ബു; മു.) (അതിനുവേണ്ടി പ്രവർത്തിക്കുന്നവർ) സകാത്തിന്റെ ശേഖരണ വിതരണാദി വിഷയങ്ങൾക്കുവേണ്ടി അധ്വാനിക്കുകയും, ചയ്യുകയും ചെയ്യുന്നവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവർ അത്യാവശ്യത്തിന് വകയുള്ളവ -രായാലും അവരുടെ അധ്വാന ഫലമെന്ന നിലക്ക് ഒരോഹരി ഇവർക്കും നൽകേണ്ടതാണ് . മാലികീ (റ) പ്രസ്താവിക്കുന്നു: ഉമർ (റ) എന്നെ സദക്വ -യുടെ കാര്യത്തിൽ പ്രവർത്തിക്കുവാൻ നിയമിച്ചു. പ്രവൃത്തികഴിഞ്ഞു അതെല്ലാം ഞാൻ ദ്ദേഹത്തിന്റെ വശം ഏൽപിച്ചു കൊടുത്തു. അപ്പോൾ, അദ്ദേഹം എനിക്ക് ഒരു പ്രതിഫലം നൽകുവാൻ കൽപിച്ചു. ഞാൻ പറഞ്ഞു: "ഞാൻ അല്ലാഹുവിനുവേണ്ടി മാത്രം പ്രവർത്തിച്ചതാണ്.' അപ്പോൾ അദ്ദേഹം പറഞ്ഞു: "തനിക്ക് നൽകപ്പെട്ടത് താൻ സ്വീക -രിച്ചുകൊള്ളുക. റസൂൽ തിരുമേനിയുടെ കാലത്ത് അവിടുന്ന് എന്നെ ഒരു പ്രവർത്തകനാക്കുകയുണ്ടായി. എന്നിട്ട് എനിക്ക് പ്രവർത്തനത്തിന് പ്രതിഫലം തന്നു. താൻ പറഞ്ഞതുപോലെ ഞാനും പറഞ്ഞു.' അപ്പോൾ, തിരുമേനി പറഞ്ഞു: "താൻ ചോദിച്ചാവശ്യപ്പെടാതെ തനിക്ക് വല്ലതും നൽകപ്പെട്ടാൽ, അത് തിന്നുക (ഉപയോഗിക്കുക)യും, ധർമം കൊടുക്കുകയും ചെയ്തുകൊള്ളുക.' (അ; ബു; മു.) (ഹൃദയം ഇണക്കപ്പെട്ടവർ). ഈ വകുപ്പിൽ ഒന്നിലധികം തരക്കാർ ഉൾപ്പെടുന്നു. ഒരു തരക്കാർ; ഇസ്ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു. ഹുനൈനിലെ ഗനീമത്ത് സ്വത്തുക്കളിൽ നിന്ന് സ്വഫ്വാനുബ്നു ഉമയ്യ (റ)ക്ക് നബി ഒരു വൻ തുക നൽകുകയുണ്ടായത് ഇതിനൊരു ഉദാഹരണമാണ്. മക്കാ വിജയത്തെത്തുടർന്നു അനേകം ആളുകൾ വന്ന് ഇസ്ലാമിൽ പ്രവേശിച്ചപ്പോൾ, തന്റെ കാര്യത്തിൽ ആലോചിക്കുവാൻ അൽപകാലം ഒഴിവു നൽകണമെന്ന് നബി യോട് പറഞ്ഞ് ഒഴിവായ ഒരു ക്വുറൈശീ പ്രമാണിയായിരുന്നു അദ്ദേഹം. മുശ്രിക്കായിക്കൊണ്ടായിരുന്നു അദ്ദേഹം മു സ്ലിംകളോടൊപ്പം ഹുനൈനിൽ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ് : "ഹുനൈനിന്റെ ദിവസം എനിക്ക് റസൂൽ തരുവാൻ തുടങ്ങുമ്പോൾ അവിടുന്ന് എനിക്ക് ജനങ്ങളിൽവെച്ച് ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങിനെ, തന്നു തന്ന് മനുഷ്യരിൽവെച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളായിത്തീർന്നു അവിടുന്ന്."(അ;മു;തി.) അദ്ദേഹം പിന്നീട് ഇസ്ലാമിനെ അംഗീകരിച്ച് നല്ല നിലയിലായിത്തീരുകയും ചെയ്തു. മറ്റൊരു തരക്കാർ: ഇസ്ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം ടിയുറച്ചു കഴിഞ്ഞിട്ടില്ലാത്തവരാണ്. ഇവർക്ക് വിശ്വാസത്തിൽ ദൃഢതയും സ്ഥിരതയും ലഭിക്കുവാൻ ഇത് സഹായകമായിരിക്കും. മക്കാവിജയത്തിൽ പുതുതായി വിശ്വസിച്ച പലർക്കും ഹുനൈനിൽവെച്ചു വലിയ തുകകൾ നബി നൽകുകയുണ്ടായി. ഇങ്ങിനെയുള്ളവരെ ഇസ്ലാമുമായി ഇണക്കുവാൻ വേണ്ടിയാണതെന്ന് നബി വ്യക്തമാക്കുകയും ചെയ്തിരുന്നു. മൂന്നാമതൊരു തരക്കാർ: മറ്റു ചിലരെ ഇസ്ലാമിലേക്ക് ആകർഷിക്കുവാൻ കാരണമായിത്തീരുമെന്നോ, അല്ലെങ്കിൽ മുസ്ലിംകൾക്കെതിരെ വല്ലവരിൽ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാൻ ഉപകരിക്കുമെന്നോ കാണപ്പെടുന്നവ ർ. ഇവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. പക്ഷേ, ഇസ്ലാമിന് വിജയം കൈവന്ന് കഴിഞ്ഞതിനു ശേഷം, മേൽ വിവരിച്ച എല്ലാ തരക്കാർക്കും സകാത്തിൽ നിന്ന് നൽകപ്പെടാമോ എന്നതിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പണ്ഡിതൻമാർക്കിടയിലുണ്ട്. കാലത്തിനും സന്ദർഭത്തിനും അനുസരിച്ചു പ്രവർത്തിക്കുവാൻ അധികാരസ്ഥൻമാർക്ക് സ്വാ തന്ത്യ്രമുണ്ട് എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായത്. 5) الر (അടിമകളുടെ വിഷയത്തിൽ). അതായത്: യജമാനൻമാർക്ക് നി ശ്ചിത സംഖ്യ കൊടുത്തു അടിമത്വത്തിൽ നിന്ന് മോചിതരാകുവാൻ വ്യ വസ്ഥ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് (മുകാതബു'കൾക്ക്) അവരുടെ സംഖ്യ കൊടുത്തു തീർക്കുവാനും, അടിമകളെ വിലക്കുവാങ്ങി സ്വതന്ത്രരാക്കി വിടുവാനും ഈ വകുപ്പിന്റെ വിഹിതം ഉപയോഗിക്കാം. അടിമകളെ മോചിപ്പിച്ചു സ്വതന്ത്രരാക്കുന്നതിൽ ഇസ്ലാമിനുള്ള അതീവ താൽപര്യവും, അതിന് ക്വുർ-ആനും നബി വചനങ്ങളും നിയമരൂപത്തിലും ഉപദേശരൂപത്തിലും നൽകിയിട്ടുള്ള പ്രോൽസാഹനങ്ങളും പ്രസിദ്ധമാണ്. (കടപ്പെട്ടവർ) വ്യക്തിപരമോ, സാമൂഹ്യമോ ആയ കാര്യങ്ങൾക്കുവേണ്ടി കടം വാങ്ങിയോ, അന്യർക്കുവേണ്ടി ജാമ്യം ഏറ്റതുകൊണ്ടോ കടഭാരം താങ്ങേണ്ടി വരുന്ന എല്ലാവരും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, തോന്നിയവാസങ്ങ ൾക്കും, ദു ർന്നടപ്പുകൾക്കും വേണ്ടിയാണ് കടപ്പെട്ടിരിക്കുന്നതെങ്കിൽ, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്കേ നൽകാവൂ. അല്ലാത്തപക്ഷം അത് ഇസ്ലാമിനെതിരെ സക്കാത്തിന്റെ ധനം ഉപയോഗിക്കലായിരിക്കുമല്ലോ. ക്വബീസ്വത്തുബ്നു മുഖാരിക്വ് ( بن م ُ خارق رضـ قبيصة ) പറയുകയാണ്: ഞാൻ ഒരു (കട) ഭാരം ഏറ്റെടുക്കുകയുണ്ടായി. ആ വിഷയത്തിൽ (സഹായം) ചോദിച്ചു കൊണ്ട് ഞാൻ റസൂൽ തിരുമേനിയുടെ അടുക്കൽ ചെന്നു. അപ്പോൾ, തിരുമേനി പറഞ്ഞു; "ക്ഷമിക്കൂ. നമുക്ക് സദക്വകൾ (ധർമത്തിനുള്ള സ്വത്തുക്കൾ) വരട്ടെ, പ്പോൾ നാം അതിൽ നിന്നു നിനക്ക് കൽപിക്കാം.' പിന്നീട് തിരുമേനി പറഞ്ഞു: "ക്വബീസ്വാ, മൂന്നിലൊരു കൂട്ടർക്കല്ലാതെ ചോദിച്ചു വാങ്ങൽ അനുവദനീയമല്ല. അതായത്; വല്ല ഭാരവും ഏറ്റെടുത്ത മനുഷ്യൻ. അവന് അത് ലഭിക്കുന്നതു വരെ ചോദിക്കൽ നുവദനീയമാണ്. പിന്നീടവൻ നിറുത്തണം. വല്ല അത്യാപത്തും വന്നു ധനം നഷ്ടപ്പെട്ടു -പോയവനും. ജീവിതത്തിൽ ഒരു നിൽക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന് ചോദ്യം അനുവദനീയമാകുന്നു. സ്വന്തക്കാരായ ആളുകളിൽ നിന്ന് ബുദ്ധിമാൻമാരായ ഒരു മൂന്നാളുകൾ എഴുന്നേറ്റു പറയത്തക്ക (ശരിവെക്കത്തക്ക) വിധം ഇല്ലായ്മ (ദാരിദ്യ്രം) ബാധിച്ച മനുഷ്യനും. ജീവിതത്തിൽ ഒരു നിൽക്കപ്പൊറുതി ലഭിക്കുന്നതുവരെ അവന്നും ചോദിക്കാം. ഇതല്ലാതെയുള്ള ചോദ്യംക്വബീസ്വാനിഷിദ്ധമാകുന്നു. അത് ചെയ്യുന്നവ ൻ അത്(ചോദിച്ചു വാങ്ങുന്നത്) നിഷിദ്ധമായിക്കൊണ്ടു തിന്നുകയായിരിക്കും.' (മു; അ; ന; ദാ) اللها (അല്ലാഹുവിന്റെ മാർഗത്തിൽ). ഇസ്ലാമിന് വേണ്ടിയുള്ള ധർമസമര സംബന്ധമായ കാര്യങ്ങളാണ് ഈ വകുപ്പിൽ മുന്നിട്ടു നിൽക്കുന്നത്. ഇമാം റാസീ(റ) ചൂണ്ടിക്കാട്ടിയതുപോലെ ഇസ്ലാമികമായ പൊതു-ആവശ്യങ്ങളെല്ലാം മൊത്തത്തിൽ ഇതിൽ ഉൾപ്പെടും. ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമായിരിക്കുന്ന എല്ലാ പൊതുനൻമകളും അല്ലാഹുവിന്റെ മാർഗംതന്നെ. ഇസ്ലാമിക ഭരണസം -വിധാനമില്ലാത്തതുകൊണ്ട് ശത്രുക്കളുമായുള്ള സമരവകുപ്പ് നിലവില്ലാതിരിക്കുമ്പോൾ ഈ വകുപ്പിന്റെ ഓഹരി പൊതുനൻമകളിൽ വിശേഷിച്ചും ഉപയോഗപ്പെടുത്തേണ്ടതാണ്. ഇമാം റാസീ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഈ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു കാണാം. ( നോക്കുക) വിശദാംശങ്ങളിൽ ഭിന്നാഭിപ്രായമുണ്ടാവാമെങ്കിലും തത്വത്തിൽ ആർക്കും ഇതിൽ ഭിന്നാഭിപ്രായമുണ്ടാകുവാൻ ന്യായമില്ല. 8) الس (വഴിപോക്കർ) സ്വന്തം നാട്ടിൽ നിന്നു വല്ല ആവശ്യാർഥവും വിദേശത്തു വരുകയും നിത്യവൃത്തിക്കും അത്യാവശ്യങ്ങൾക്കും വേണ്ടുന്ന വക കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന എല്ലാവരും -അവരുടെ സ്വന്തം നാട്ടിൽ അവർക്ക് കഴിവുണ്ടെങ്കിൽപോലും ഇതിൽ ഉൾപ്പെടുന്നു. ന്യായമായ വല്ല ആവശ്യത്തിനും വേണ്ടി യാത്രപോകേണ്ടി വരുകയും ചിലവിനുള്ള വക ഇല്ലാതിരിക്കുകയും ചെ യ്യുന്നവരും അതുപോലെതന്നെ. ഈ എട്ടു വകുപ്പുകളിലായിരിക്കണം സകാത്തിന്റെ സ്വത്തുക്കൾ വി തരണം ചെയ്യുന്നതെന്നുള്ളത് കേവലം തത്വപരമായ ഒരു ഉപദേശം മാത്രമല്ല, നിർബന്ധമായ ഒരു നിയമം തന്നെയാണെന്ന് اللها (അല്ലാഹുവിൽ നിന്നുള്ള നിശ്ചിത നിയമം) എന്ന വാക്കു മുഖേന അല്ലാഹു വ്യക്തമാക്കുന്നു. അവസാനം ജനങ്ങളുടെ സ്ഥി തിഗതികളും, ആവശ്യവും, പൊതുനൻമയുമെല്ലാം ശരിക്കും അറിഞ് ഞു -കൊണ്ടും, അതിന് തികച്ചും പരിഹാരം നൽകുന്ന യുക്തമായ നടപടിയായിക്കൊണ്ടുമാണ് ഈ വിതരണ പദ്ധതി നിയമിച്ചിരിക്കുന്നതെന്നും, ഇതല്ലാത്ത മററു പദ്ധതികെ ളാന്നും സമുദായത്തിന്റെ പൊതുനൻമക്ക് പ്രായോഗികമായിരിക്കയില്ലെന്നും കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു; ُ َّ اللها അതെ, അല്ലാഹു എല്ലാം അറിയുന്ന സർവ്വജ്ഞനാണ്, എല്ലാം യുക്തിപൂർവം പ്രവർത്തിക്കുന്ന അഗാധജ്ഞനാണ്.
9:61وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ
(61) നബിയെ ദ്രോഹിക്കുകയും, "അദ്ദേഹം ( എല്ലാവർക്കും) ഒരു ചെവിയാണ്' എന്ന് പറയുകയും ചെയ്യുന്നവരും അവരിൽ ധ കപടവിശ്വാസികളിൽ പ ഉണ്ട്. പറയുക: "അദ്ദേഹം നിങ്ങൾക്കു ഗുണത്തിന്റെ ചെവിയാകുന്നു; അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു: സത്യവിശ്വാസികളെ വിശ്വസിക്കുകയും ചെയ്യുന്നു: നിങ്ങളിൽ നിന്ന് വിശ്വസിച്ചവർക്ക് ഒരു കാരുണ്യവുമാണ് (അദ്ദേഹം).' അല്ലാഹുവിന്റെ റസൂലിനെ ദ്രോഹിക്കുന്നവരാകട്ടെ, അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. (61) അവരിലുണ്ട്, അവരിൽപെട്ടതാണ്, ّ َ ِ ين َഗي ദ്രോഹിക്കുന്നവർ, സ്വൈരം കെടുത്തുന്നവർ الن ّ َ ب ِ ي َّ പ്രവാചകനെ അവർ പറയുകയും ചെയ്യും അവൻ (അദ്ദേഹം) ഒരു ചെവിയാണ് (കേൾക്കുന്ന ആളാണ്) ق ُ ل ْ നീ പറയുക നൻമയുടെ (ഗുണത്തിന്റെ) ചെവിയാണ് ُ م ْ ل َ നിങ്ങൾക്ക് അദ്ദേഹം വിശ്വസിക്കുന്നു. ِ َّ اللها ِ ب അല്ലാഹുവിൽ അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു സത്യവിശ്വാസികളെ കാരുണ്യ (അനുഗ്രഹ)വുമാണ് വിശ്വസിച്ചവർക്ക് നിങ്ങളിൽ നിന്ന് ّ َ ِ ين َഗي ദ്രോഹിക്കുന്നവരാകട്ടെ اللها അല്ലാഹുവിന്റെ റസൂലിനെ ْ ُ ജ ل َ അവർക്ക് ഉണ്ട്, ഉണ്ടായിരിക്കും വേദനയേറിയ ശിക്ഷ. കപട വിശ്വാസികളുടെ സ്വഭാവങ്ങളും ഉള്ളിലിരിപ്പുകളും സംബന്ധിച്ചു സംസാരിച്ചു വരുന്ന മദ്ധ്യേകഴിഞ്ഞ വചനത്തിൽ സന്ദർഭവശാൽനിർബന്ധ ധർമങ്ങളു ടെ വിതരണ മാർഗങ്ങൾ വിവരിച്ചശേഷം വീണ്ടും പ്രസ്തുത വിഷയത്തിലേക്കു തന്നെ സംസാരം തിരിഞ്ഞിരിക്കുകയാണ്. കപടവിശ്വാസികളുടെ കാപട്യം പ്രകടമാക്കുന്ന ഒരു ദുഃസ്വഭാവമാണ് അല്ലാഹു ഇതിൽ വെളിപ്പെടുത്തുന്നത്. മര്യാദകെട്ട ചില വാക്കുകൾ ഉപയോഗിച്ചു അവർ നബി യെ ഉപദ്രവിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് "അദ്ദേഹം ഒരു ചെവിയാണ്' എന്ന വാക്ക്. അതായത്, ആരെന്തു പറഞ്ഞാലും അതൊക്കെ അദ്ദേഹം ചെവിക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യും, ഞങ്ങളെ -പ്പറ്റി വല്ലവരും കുറ്റം പറഞ്ഞാൽ അത് കേൾക്കും, ഞങ്ങൾ വല്ലതും ഉറപ്പിച്ചു പറഞ്ഞാൽ അതും കേ ൾക്കും എന്നൊക്കെയാണവർ ഇതുമൂലം ഉദ്ദേശിക്കുന്നത്. നബി ഒരു ഭോഷനാണ്, മനസ്സാക്ഷിയും സത്യനിഷ്ഠയുമില്ലാത്ത ആളാണ്, വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാത്ത ആളാണ് എന്നൊക്കെയാണല്ലോ ഇതിന്റെ അർത്ഥം മുസ്ലിംകളോടെന്നപോലെ അവരോടും നബി പെരുമാറി വരുന്നതിൽ നിന്ന് ഒരു പക്ഷേ - തങ്ങളുടെ കാപട്യങ്ങളും ഗൂഢതന്ത്രങ്ങളും വേണ്ടത്ര നബി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ആ വിഡ്ഢികൾ ധരിച്ചിരിക്കാം. അല്ലാഹുവിനറിയാം. ഇതിന് അല്ലാഹു നൽകുന്നനൽകുവാൻ നബി യോട് കൽപിക്കുന്നമറുപടിയുടെ സാരം: ശരിയാണ്. അദ്ദേഹം ഒരു "ചെവി' തന്നെ. പക്ഷേ, ഗുണ -ത്തിന്റെ ചെവിയാണെന്നു മാത്രം. അഥവാ അദ്ദേഹം സത്യാസത്യ വിവേചനമുള്ള ആളാ ണ്. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്ന ആളുമാണ്. ആ വിശ്വാസത്തിന് നിര -ക്കാത്തതൊന്നും അദ്ദേഹം ചെവിക്കൊള്ളുകയില്ല. അദ്ദേഹം സത്യവിശ്വാസികളെ വിശ്വസിക്കുന്നവനുമാണ്, കപടൻമാരും, അവിശ്വാസികളും പറയുന്നതൊക്കെ അദ്ദേ -ഹത്തിന് വിശ്വാസമില്ല. എന്നല്ലാതെനിങ്ങൾ ജൽപിക്കുന്നതുപോലെ അദ്ദേഹം എല്ലാം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളല്ല. നിങ്ങൾ പുറമെ കാണിക്കുന്ന ഈ വിശ്വാസം യഥാർഥമാണെങ്കിൽ അദ്ദേഹം നിങ്ങൾക്കും കാരുണ്യം തന്നെയായിരിക്കും. ഇങ്ങിനെ അദ്ദേഹത്തെ ദ്രോഹിക്കുകയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, നിങ്ങൾ കടുത്ത ശി ക്ഷ അനുഭവിക്കുകയും വേണ്ടിവരും. നബി തിരുമേനി -യോട് മാന്യതയും മര്യാദയുമില്ലാതെ ന ആക്ഷേപിച്ചും, ആദരവോടും, അച്ചടക്കത്തോടും പെരുമാറണമെന്ന് കൽപിച്ചും കൊണ്ടുമുള്ള പലസൂക്തങ്ങളും സൂറത്തുന്നൂറിലും ഹുജുറാത്തിലും കാണാവുന്ന -താണ്.
9:62–63يَحۡلِفُونَ بِٱللَّهِ لَكُمۡ لِيُرۡضُوكُمۡ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرۡضُوهُ إِن كَانُواْ مُؤۡمِنِينَ
أَلَمۡ يَعۡلَمُوٓاْ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدٗا فِيهَاۚ ذَٰلِكَ ٱلۡخِزۡيُ ٱلۡعَظِيمُ
(62) നിങ്ങളെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി നിങ്ങളോട് അവർ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യുന്നു. അല്ലാഹുവും അവന്റെ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ, അവർ സത്യവിശ്വാസികളാണെങ്കിൽ. (63) അവർക്കറിഞ്ഞുകൂടേ, അല്ലാഹുവിനോടും അവന്റെ നോടും ആരെങ്കിലും മൽസരിക്കുന്നപക്ഷം, അവന് "ജഹന്നമി' ധ നരകത്തി പ ന്റെ അഗ്നിയുണ്ടായിരിക്കും അതിൽ (അവൻ) അതത്രെ വമ്പിച്ചതായ അപമാനം. (62) അവർ സത്യം (ശപഥം) ചെയ്യുന്നു ِ َّ اللها ِ ب അല്ലാഹുവിൽ, അല്ലാഹുവിനെക്കൊണ്ട് ُ م ْ ل َ നിങ്ങളോട് നിങ്ങളെ അവർ തൃപ്തിപ്പെടുത്തുവാൻ വേണ്ടി ُ َّ اللها َ و അല്ലാഹുവാകട്ടെ, അല്ലാഹുവത്രെ َ ر َ س ُ و അവന്റെ റസൂലും അധികം അവകാശപ്പെട്ടവർ, അർഹരത്രെ അവർ തൃപ്തിപ്പെടുത്തുവാൻ അവരാകുന്നുവെങ്കിൽ സത്യവിശ്വാസികൾ (63) അവർക്കറിഞ്ഞുകൂടെ, അറിഞ്ഞിട്ടില്ലേ أ َ ن َّ ه ُ അത് (കാര്യം ആകുന്നു) എന്ന് ആരെങ്കിലും മത്സരിക്കുന്നപക്ഷം َ َّ اللها അല്ലാഹുവിനോട് അവന്റെ റസൂലിനോടും. എന്നാലവനുണ്ടെന്ന് ജഹന്നമിന്റെ അഗ്നി ا ً ِ 4خ َ ا നിത്യ (സ്ഥിര) വാസിയായിക്കൊണ്ട് َ ا ; ف ِ അതിൽ ذ َ ل ِ ك َ അത്, അതത്രെ അപമാനമത്രെ, നിന്ദ്യത വമ്പിച്ചതായ (വലിയ) അനാവശ്യങ്ങളും തോന്നിയവാസങ്ങളും പറയുകയും, പ്രവർത്തിക്കുകയും ചെയ്തശേഷം, നിരപരാധിത്വം സ്ഥാപിക്കുവാൻ വേണ്ടി കള്ളസത്യം ചെയ്യലും കപടവിശ്വാസികളുടെ ഒരു പതിവായിരുന്നു. അതിനെക്കുറിച്ചാണ് ഈ വചനങ്ങളിൽ പറയുന്നത്. ഈ സ്വഭാവം എല്ലാ കാലത്തും പലരിലും കാണാവുന്നതത്രെ. കപടവിശ്വാസികൾക്ക് നൽകിയ എല്ലാ താക്കീതുകളും അങ്ങനെയുള്ളവരെയും ബാധിക്കുന്ന -തുമത്രെ. ക്വതാദഃ (റ) പ്രസ്താവിച്ചതായി ഇബ്നുൽ മുൻദിർ (റ) ഉദ്ധരിക്കുന്നു: തബൂക്ക് യുദ്ധത്തിനു പോകാതിരുന്നതിനെപ്പറ്റി ക്വുർ-ആനിൽ ആക്ഷേപങ്ങൾ അവതരിച്ചത് സംബന്ധിച്ചു ഒരു കപടവിശ്വാസി പറഞ്ഞു: "നിശ്ചയമായും അവർ (ആക്ഷേപവിധേയ -രായ ആളുകൾ) നമ്മുടെ കൂട്ടത്തിലുള്ള ഉത്തമൻമാരും, യോഗ്യൻമാരുമാകുന്നു. മു ഹമ്മദ് പറയുന്നത് യഥാർഥമാണെങ്കിൽ, അവർ കഴുതകളെക്കാൾ മോശപ്പെട്ടവരായിരിക്കുമല്ലോ!' ഇതു ഒരു മുസ്ലിം കേട്ടു. അദ്ദേഹം പറഞ്ഞു: "മുഹമ്മദ് പറയുന്നത് യഥാർഥം തന്നെയാണ്. താൻ കഴുതയെക്കാൾ മോശക്കാരനുമാകുന്നു.' ഈ വിവരം ദേ്ദഹം നബി യെ അറിയിച്ചു. നബി ആ മനുഷ്യനെ വിളിപ്പിച്ചു എന്താണങ്ങിനെ പറയുവാൻ കാരണമെന്ന് ചോദിച്ചു. അപ്പോൾ, അയാൾ തന്നെത്തന്നെ ശപിക്കുകയും, താനങ്ങിനെ പറഞ്ഞിട്ടില്ലെന്ന് സത്യം ചെയ്യുകയുമായി. ആ മുസ്ലിം ഇങ്ങനെ പറഞ്ഞു: "അല്ലാഹുവേ! സത്യം പറഞ്ഞവനെ നീ ശരിവെക്കുകയും, വ്യാജം പറഞ്ഞവനെ നീ തള്ളിപ്പറയുകയും ചെയ്യേണമേ! അങ്ങനെ, ഈ വചനം അല്ലാഹു അവതരിപ്പിച്ചു.
9:64يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٞ تُنَبِّئُهُم بِمَا فِي قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٞ مَّا تَحۡذَرُونَ
(64) കപടവിശ്വാസികൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു, തങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച് അവരെ വിവരമറിയിക്കുന്ന വല്ല "സൂറത്തും' (അധ്യായവും) അവരിൽ അവതരിപ്പിക്കപ്പെടുന്നതിനെ. പറയുക: "നിങ്ങൾ പരിഹസിച്ചുകൊള്ളുവിൻ; നിശ്ചയമായും അല്ലാഹു, നിങ്ങൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതിന വെളിക്കുവരുത്തുന്നവനാണ്. (64) .ജാഗ്രത കാണിക്കുന്നു,ഭയപ്പെടുന്നു കപട വിശ്വാസികൾ അവതരിപ്പിക്കപ്പെടുന്നതിനെ അവരിൽ, അവർക്കെതിരെ س ُ ور َ ة ٌ വല്ല സൂറത്തും, അദ്ധ്യായവും അവർക്കു വിവരം നൽകുന്ന, അതവരെ ബോധ്യപ്പെടുത്തും ب ِ م َ ا യാതൊന്നിനെപ്പറ്റി അവരുടെ ഹൃദയങ്ങളിലുള്ള ق ُ ل ِ നീ പറയുക നിങ്ങൾ പരിഹസിച്ചുകൊള്ളുവിൻ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു പുറത്തു (വെളിക്കു) വരുത്തുന്നവനാണ് നിങ്ങൾ ജാഗ്രത കാണിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്നത്. തങ്ങളുടെ മനസ്സിലിരിപ്പിന്റെ ഉള്ളുകള്ളികൾ പരസ്യമാക്കി തുറന്നുകാട്ടുന്ന ഏതാനും ക്വുർ-ആൻ വചനങ്ങൾ അവതരിച്ചു തങ്ങൾ വഷളായിപ്പോകുമോ എന്ന് കപട വിശ്വാസികൾ വളരെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ കണ്ടപോ ലെ അവർ പരിഹസിച്ചുകൊള്ളട്ടെ. അവരുടെ രഹസ്യങ്ങളെല്ലാം അല്ലാഹു വെളിക്കുവരു -ത്തുകയും, അവർ വഷളാവുകയും തന്നെ ചെയ്യും.
9:65–66وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ
لَا تَعۡتَذِرُواْ قَدۡ كَفَرۡتُم بَعۡدَ إِيمَٰنِكُمۡۚ إِن نَّعۡفُ عَن طَآئِفَةٖ مِّنكُمۡ نُعَذِّبۡ طَآئِفَةَۢ بِأَنَّهُمۡ كَانُواْ مُجۡرِمِينَ
(65) നീ അവരോട് ചോദി(ച്ചന്വേഷി)ച്ചുവെങ്കിലോ, നിശ്ചയമായും അവർ പറയും: "ഞങ്ങൾ (വർത്തമാനത്തിൽ) മുഴുകിക്കൊണ്ടിരിക്കുകയും, കളി (യായി സംസാരി)-ച്ചുകൊണ്ടിരിക്കുകയും മാത്രമായിരുന്നു.' പറയുക: "അല്ലാഹുവിനെയും, അവന്റെ "ആയത്തു' (ലക്ഷ്യം) കളെയും, അവന്റെ റസൂലിനെയും കുറിച്ചാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?!' (66) (ഹേ, കപട വിശ്വാസികളേ) നിങ്ങൾ ഒഴികഴിവ് നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങൾ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിൽനിന്നുള്ള ഒരു വിഭാഗത്തിന് നാം മാപ്പു നൽകുന്നുവെങ്കിൽ (തന്നെ), ഒരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്. അവർ കുറ്റവാളികളായിരുന്നതുകൊണ്ട്. (65) അവരോടു നീ ചോദിച്ചെങ്കിൽ തന്നെയും, നീ ചോദിച്ചാലോ നിശ്ചയമായും അവർ പറയും ഞങ്ങളായിരിക്കുക മാത്രമായിരുന്നു ن َ خ ُ وض ُ ഞങ്ങൾ മുഴുകിക്കൊണ്ടിരിക്കുക ഞങ്ങൾ (കാര്യമാക്കാതെ) കളിക്കുകയും ق ُ ل ْ നീ പറയുക, ചോദിക്കുക ِ َّ اللها ِ ب َ أ അല്ലാഹുവിനെക്കൊണ്ടോ, അല്ലാഹുവിനെപ്പറ്റിയോ അവന്റെ ആയത്തുകളെയും അവന്റെ റസൂലിനെയും നിങ്ങളായിരുന്നു, ആകുന്നു നിങ്ങൾ പരിഹസിക്കും. (66) നിങ്ങൾ ഒഴികഴിവ് പറയേണ്ട (പറയരുത്) നിങ്ങൾ അവിശ്വസിച്ചിട്ടുണ്ട്, അവിശ്വസിച്ചു കഴിഞ്ഞു നിങ്ങളുടെ വിശ്വാസത്തിനു ശേഷം നാം മാപ്പ് ചെയ്യുന്നപക്ഷം ഒരു വിഭാഗത്തിന്, കൂട്ടർക്ക് നിങ്ങളിൽ നിന്ന് നാം ശിക്ഷിക്കുന്നതാണ് ഒരു വിഭാഗത്തെ അവർ എന്നുള്ളതുകൊണ്ട് ك َ ان ُ وا അവരായിരിക്കുന്നു, ആയിരുന്നു (എന്നുള്ളത്) കുറ്റവാളികൾ. കപട വിശ്വാസികൾ പലപ്പോഴും പല പരിഹാസങ്ങളും പുറപ്പെടു -വിച്ചുകൊണ്ടിരിക്കും. വല്ലപ്പോഴും അതിനെപ്പറ്റി നബി അന്വേഷിച്ചാൽ, അതൊന്നും തങ്ങൾ മനഃപൂർവം പറഞ്ഞതല്ല-അന്യോന്യം സംസാരത്തിൽ മുഴുകി കളിയും തമാശയും പറഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ വെറുതെ പറഞ്ഞുപോയതാണ്-എന്നിങ്ങനെ ഴികഴിവ് പറഞ്ഞു രക്ഷപ്പെടുകയും ചെയ്യും. ഇവർക്ക് കനത്ത മറുപടി നൽകുവാൻ അല്ലാ ഹു നബി യോട് കൽപിക്കുന്നു. മറുപടിയുടെ സാരം: (1) അല്ലാഹുവിനെയും, അവന്റെ വചനങ്ങളെയും, അവന്റെ റസൂലി -നെയുമാണ് നിങ്ങൾ പരിഹസിക്കുന്നത്. കളിയായിട്ടായാലും കാര്യമായിട്ടായാലും അതിന് നീതീകരണമില്ല. അത് ക്ഷന്തവ്യവുമല്ല. വളരെ ഗൗരവപ്പെട്ട ഒന്നാണത്. (2) നിങ്ങൾ മുമ്പ് സത്യവിശ്വാസം പ്രകടിപ്പിച്ചതു ശരിതന്നെ. ന്നാൽ, പിന്നീട് അവിശ്വാസമാണ് നിങ്ങളിൽ നിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നത്. അതിനാൽ, കളിയും തമാശയും പറഞ്ഞതാണ് ഞങ്ങളെന്നും ഒഴികഴിവുക -ളിൽ പിടിച്ചു തൂങ്ങുവാൻ നോക്കേണ്ട. (3) നിങ്ങളിൽ ചിലർ, ഒരുപക്ഷേ തങ്ങളുടെ പക്കൽ വന്നുപോയതിനെ -പ്പറ്റി ഖേദിച്ചു മടങ്ങുകയും, അല്ലാഹുവിന്റെ മാപ്പിന് പാത്രമാകുക യും ചെയ് തെന്ന് വരാം. എന്നാലും മടക്കം വരാത്ത മറ്റൊരു തരക്കാർ നിങ്ങളിലുണ്ട്. ആ കുറ്റവാളികളെ ശിക്ഷിക്കാതെ അല്ലാഹു വെറുതെ വിടുകയില്ല. പരിഹാസം ഏത് വിധത്തിലായാലും ക്ഷന്തവ്യമല്ലെന്നും, അല്ലാഹുവിനെയും ക്വുർ-ആനെയും റസൂലിനെയും സം ബന്ധിക്കുന്ന പരിഹാസങ്ങളെല്ലാം "കുഫ്ർ' (അവിശ്വാസം) ആണെന്നും ഈ മറുപടിയിൽ നിന്ന് മനസ്സിലാക്കാം. തബൂക്കിലേക്കുള്ള പടനീക്കവേളയിൽ "ശാമിലെ കോട്ടകളും, കാത്തളങ്ങളുമൊക്കെ ജയിച്ചടക്കുമെന്നാണോ ഈ മനുഷ്യൻ പറയുന്നത്? വിദൂരം! വിദൂരം! എന്നും മറ്റും ചില കപടവിശ്വാസികൾ പറഞ്ഞതായും, വിവരമറിഞ്ഞു നബി അവരെ വിളിച്ചു ചോദിച്ചപ്പോൾ, അവൻ (ഞങ്ങൾ വർത്തമാനത്തിൽ മുഴുകുകയും കളി പറയുകയുമായിരുന്നു) എന്ന് ഒഴികഴിവ് പറഞ്ഞതായും ഒന്നിലധികം രിവായത്തുകളിൽ വന്നിരിക്കുന്നു. അതുപോലെ, ക്വുർ-ആൻ പാരായണക്കാരെന്ന് അറിയപ്പെട്ടിരുന്ന സ്വഹാബികളെപ്പറ്റി പരിഹാസപൂർവം ചിലർ: ഇവർ അവരുടെ വയറ്റു പിഴപ്പിനുവേണ്ടി മോഹിക്കുന്നവരും, കളവ് പറയുന്നവരുമാണെന്നും, ശത്രുക്കളുടെ മുമ്പിൽ ഭീരുക്കളാണെന്നുമൊക്കെ പറഞ്ഞതായും, നബി അവരെ ചോദ്യം ചെയ്തപ്പോൾ അവരും അപ്രകാരം മറുപടി പറഞ്ഞതായും ചില രിവായത്തുകളിൽ വന്നിട്ടുണ്ട്. വിഭാഗം - 9
9:67ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ
(67) കപട വിശ്വാസികളും, കപടവിശ്വാസിനികളും അവരിൽചിലർ ചിലരിൽ നിന്നുള്ളവരത്രെ. ധ എല്ലാം ഒരുപോലെതന്നെ. പ അവർ ദുരാചാരം കൊണ്ടു കൽപിക്കുകയും സദാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്നു. തങ്ങളുടെ കൈകളെ അവർ (ഇറുക്കി) പിടിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ വിസ്മരിച്ചു; അതിനാൽ, അവൻ അവരെ (യും) വിസ്മരിച്ചിരിക്കുന്നു. നിശ്ചയമായും, കപടവിശ്വാസികൾ തന്നെയാണ് തോന്നിയവാസികൾ. (67) കപട വിശ്വാസികൾ കപട വിശ്വാസിനികളും അവരിൽ ചിലർ ചിലരിൽ നിന്നുള്ള (ചിലരിൽപെട്ട)വരാണ് അവർ കൽപിക്കുന്നു (ഉപദേശിക്കുന്നു), കൽപിക്കും ദുരാചാരം (വെറുക്കപ്പെട്ടത്നിരോധിക്കപ്പെട്ടത്-അപരിചിതം) കൊണ്ട് അവർ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) സദാചാരം (സൽക്കാര്യ)ത്തെപ്പറ്റി അവർ (മുറുക്കികുറുക്കി) പിടിക്കുക (എടുക്കുക)യും ചെയ്യും അവരുടെ കൈകളെ َ س ُ وا അവർ വിസ്മരിച്ചു َ َّ اللها അല്ലാഹുവിനെ അപ്പോൾ (അതിനാൽ) അവൻ അവരെ വിസ്മരിച്ചു. നിശ്ചയമായും കപടവിശ്വാസികൾ അവർ (തന്നെ) തോന്നിയവാസികൾ, തെമ്മാടി (ധിക്കാരി)കൾ. കപടവിശ്വാസികൾ ആണായാലും പെണ്ണായാലും ഒരുപോലെ തെ ന്ന. ദുർഗുണങ്ങളിൽ എല്ലാവരും തുല്യരാണ്. വെറുക്കപ്പെട്ട ദുരാചാരങ്ങൾക്ക് പര -സ്പരം ഉപദേശിക്കലും, വേണ്ടപ്പെട്ട സദാചാരങ്ങളെ തടയലും അവരുടെ സ്വഭാവമാകുന്നു. നല്ല കാര്യങ്ങളിൽ ധനം ചിലവഴിക്കുവാൻ അവരുടെ കൈകളെ അവർ നീട്ടുകയില്ല. പിശുക്ക് പിടിച്ചു പിന്നോക്കം ഇറുക്കിപ്പിടിക്കുകയാണ് ചെയ്യുക. അല്ലാഹുവിനെ വർ മറന്നുകളഞ്ഞിരിക്കുകയാണ്. അഥവാ അവന്റെ കൽപനാനിർദ്ദേശങ്ങളെയും അവന്റെ രക്ഷാശിക്ഷകളെയുമൊക്കെ അവർ അവഗണിച്ചുകളഞ്ഞിരിക്കുന്നു. അവരെ അല്ലാഹുവും അവഗണിച്ചിരിക്കുകയാണ്. അവരുടെ നേരെ അവർ കാരുണ്യവും കനിവും കാണിക്കുവാൻ പോകുന്നില്ല. തോന്നിയവാസികൾ വേറെയും ഉണ്ടെ -ങ്കിലും പരിപൂർണമായ അർഥത്തിലുള്ള കടുത്ത തോന്നിയവാസികൾ ഇവർ തന്നെ ക്കയാണ് അല്ലാഹു പറഞ്ഞതിന്റെസാരം. കപടവിശ്വാസികൾ, നരകത്തിലെ ഏറ്റവും താണപടിയിലായിരിക്കുമെന്ന് 4:145-ൽ അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. അവിശ്വാസികളും തോന്നിയവാസികൾതന്നെ. എന്നാലും തെറ്റായതെങ്കിലും ചില വിശ്വാസങ്ങളും ആചാരമുറകളുമൊക്കെ അവർക്കുണ്ടായിരിക്കും. കപടൻമാരെ സംബന്ധിച്ചിടത്തോളം, അവർക്ക് ഒന്നിലും വിശ്വാസമോ സ്ഥിരതയോ ഇല്ലാത്തവരാണല്ലോ. അല്ലാഹു അവരെ ഇത്രയും അവഗണിക്കുന്നതിന്റെ ഫലമെന്തായിരിക്കുമെന്ന് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു.
9:68–69وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ
كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ
(68) കപടവിശ്വാസികളോടും, കപടവിശ്വാസിനികളോടും, അവിശ്വാസികളോടും അല്ലാഹു "ജഹന്നമി' (നരകത്തി) ന്റെ അഗ്നിവാഗ്ദത്തം ചെയ്തിരിക്കുന്നു; അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്. അതവർക്ക് മതി! അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു: അവർക്ക് (മുറിയാതെ) നില- നിൽക്കുന്ന ശിക്ഷയുമുണ്ടായിരിക്കും; (69) (അതെ, കപടവിശ്വാസികളേ,) നിങ്ങളുടെ മുമ്പുള്ളവരെപ്പോലെ (ത്തന്നെ). അവർ നിങ്ങളെക്കാൾ കടുത്ത ശക്തിയുള്ളവരും, സ്വത്തുക്കളും, സന്താനങ്ങളും അധികമുള്ളവരുമായിരുന്നു; അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവർ സുഖമനുഭവിച്ചു. എന്നിട്ട് (ഇപ്പോൾ) നിങ്ങളുടെ മുമ്പുള്ളവർ തങ്ങളുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചതുപോലെ, നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവർ (അനാവശ്യത്തിൽ) മുഴുകിയതുപോലെ നിങ്ങളും മുഴുകി. കർമങ്ങൾ ഇഹത്തിലും പരത്തിലും (പൊളി ഞ്ഞു) നിഷ്ഫലമായി. അക്കൂട്ടർ തന്നെയാണ് നഷ്ടക്കാരും. (68) اللها അല്ലാഹു വാഗ്ദത്തം ചെയ്തു (ചെയ്തിരിക്കുന്നു) കപടവിശ്വാസികളോട് കപടവിശ്വാസിനികളോടും അവിശ്വാസികളോടും ن َ ار َ അഗ്നി, തീ, ജഹന്നമിന്റെ ِِ ين َ 4خ َ ا നിത്യവാസികളായിക്കൊണ്ട് َ ا ; ف ِ അതിൽ ه ِ ي َ അത് അവർക്കുമതി, മതിയായതാണ് اللها അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു അവർക്കുണ്ട്താനും, ഉണ്ടായിരിക്കും ع َ ذ َ اب ٌ ശിക്ഷ ٌ 5 م ُ ق ِ നിലനിൽക്കുന്ന. (69) ّ َ ِ ين َഗك َ ا യാതൊരുവരെപ്പോലെ നിങ്ങളുടെ മുമ്പുള്ള ك َ ان ُ وا അവരായിരുന്നു أ َ ش َ د َّ അധികം കഠിനൻമാർ, കടുത്ത (ശക്തമായ) നിങ്ങളെക്കാൾ ق ُ و َّ ة ً ഊക്കിൽ, ശക്തിയാൽ കൂടുതൽ അധികമുള്ളവരും أ َ م ْ و َ الا സ്വത്തുക്കൾ, ധനത്തിൽ و َ أ َ و ْ لاد ً ا മക്കളും, സന്താനങ്ങളും അങ്ങനെ അവർ അനുഭവമെടുത്തു, സുഖമെടുത്തു لاق ِ അവരുടെ ഓഹരികൊണ്ട് എന്നിട്ട് നിങ്ങൾ സുഖമെടുത്തു, ഉപയോഗമെടുത്തു لاق ِ നിങ്ങളുടെ ഓഹരി (ഭാഗം) കൊണ്ട് സുഖ (ഉപയോഗ) മെടുത്തതുപോലെ ّ َ ِ ين َഗا യാതൊരുകൂട്ടർ നിങ്ങളുടെ മുമ്പുള്ള لاق ِ അവരുടെ ഓഹരികൊണ്ട് നിങ്ങൾ മുഴുകുകയും ചെയ്തു (അനാവശ്യത്തിൽ ഇറങ്ങി) ي ِ َّ ഗك َ ا യാതൊന്നുപോലെ خ َ اض ُ وا അവർ മുഴുകിയ അക്കൂട്ടർ പൊളിഞ്ഞു (നിഷ്ഫലമായി) പോയി അവരുടെ പ്രവൃത്തികൾ, കർമങ്ങൾ ഇഹത്തിൽ و َ الآخ ِ ر َ ة ِ പരത്തിലും അക്കൂട്ടർ അവർ (തന്നെ) നഷ്ടപ്പെട്ടവർ. നിങ്ങൾ മാത്രമല്ല കപടൻമാർ. നിങ്ങളുടെ മുമ്പും നിങ്ങളെപ്പോലെ എത്ര യോ കപടൻമാർ ഉണ്ടായിരുന്നു. ഊക്കിലും സ്വാധീനത്തിലുമൊക്കെ നിങ്ങെ ളക്കാൾ കവിഞ്ഞവരായിരുന്നു അവർ. അതെല്ലാം അനുഭവിച്ചാസ്വദിച്ചുകൊണ്ട്േ താന്നിയവാസത്തിൽ മുഴുകുകയാണവർ ചെയ്തത്. അതിനാൽ അവരുടെ ഇഹവും പരവും ന ഷ്ടപ്പെട്ടു. അവരുടെ അതേ സ്ഥിതി തന്നെയായിരിക്കും നിങ്ങളുടെയും സ്ഥിതി. കപടവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുകയാണ്.
9:70أَلَمۡ يَأۡتِهِمۡ نَبَأُ ٱلَّذِينَ مِن قَبۡلِهِمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَقَوۡمِ إِبۡرَٰهِيمَ وَأَصۡحَٰبِ مَدۡيَنَ وَٱلۡمُؤۡتَفِكَٰتِۚ أَتَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
(70) ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവർക്ക് വന്നിട്ടില്ലയോ? അതായത്: നൂഹിന്റെ ജനതയുടെയും, ആദിന്റെയും ഥമൂദിന്റെയും ഇബ്റാഹീമിന്റെ ജനതയുടെയും, മദ്യൻകാരുടെയും (അടിമേൽ) മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം)! (അതെ) അവർക്ക് അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളുമായി ചെന്നു; എന്നാൽ, അല്ലാഹു അവരെ അക്രമിക്കുകയുണ്ടായില്ല; എങ്കിലും, അവർ അവരോടുതന്നെ അക്രമം പ്രവർത്തിക്കുകയായിരുന്നു (ചെയ്തത്) (70) അവർക്ക് (ഇവർക്ക്) വന്നിട്ടില്ലേ ن َ ب َ أ ُ വൃത്താന്തം, വിവരം, വാർത്ത ّ َ ِ ين َഗا യാതൊരുത്തരുടെ അവരുടെ (ഇവരുടെ) മുമ്പുള്ള ن ُ وحٍ ق َ و ْ م ِ അതായത് നൂഹിന്റെ ജനതയുടെ و َ ع َ اد ٍ ആദിന്റെയും ഥമൂദിന്റെയും ഇബ്റാഹീമിന്റെ ജനതയുടെയും ആൾക്കാരുടെയും മദ്യന്റെ (അടിമേലായി) മറിഞ്ഞവയുടെയും അവർക്ക് ചെന്നു, വന്നു അവരുടെ റസൂലുകൾ തെളിവുകളുമായി എന്നിട്ട് (എന്നാൽ) ആയില്ല, ഉണ്ടായില്ല ُ َّ اللها അല്ലാഹു അവരോട് അക്രമം ചെയ്വാൻ, അവരെ ആക്രമിക്കുക എങ്കിലും അവരായിരുന്നു തങ്ങളുടെ സ്വന്തങ്ങളോട്, തങ്ങളോടുതന്നെ അക്രമം പ്രവർത്തിക്കും. ഹൂദ് നബി-(അ)യുടെ സമുദായമാണ് ആദ്ഗോത്രം. സ്വാലിഹ് ന ബി-(അ)യുടെ സമുദായമായിരുന്നു ഥമൂദുഗോത്രം. നബി(അ)-യുടെ ജനതയാണ് മദ്യൻ നിവാസികൾ. "അടിമേലായി മറിഞ്ഞവ' എന്നു പറഞ്ഞത് ലൂത്ത്വ് നബി- (അ)യുടെ ജനത താമസിച്ചിരുന്ന അടിമേൽ മറിക്കപ്പെട്ട രാജ്യങ്ങളാകുന്നു. അഥവാ, അവയിലെ ജനങ്ങളാണുദ്ദേശ്യം. ഓരോ ജനതയുടെയും ചരിത്രം ക്വുർ-ആനിൽ ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിരിക്കുന്നു. ഈ സമുദായങ്ങളുടെയൊക്കെ ചരിത്രം ഈ കപടവിശ്വാസികൾ കേട്ടറിഞ്ഞിട്ടുണ്ടല്ലോ. ഓരോ കൂട്ടരും അവരുടെ റസൂലുകളെ നിഷേധിക്കുകയും അവർ കൊണ്ടുവന്ന തെളിവുകളെ നിരാകരിക്കുകയും ചെയ്തു. അങ്ങനെ അവർ ല്ലാഹുവിന്റെ കോപത്തിനും ശിക്ഷകൾക്കും വിധേയരായി. എല്ലാവരും അവരോട് തന്നെ ചെയ്ത അക്രമങ്ങളുടെ ഫലമായിരുന്നു അത്. അല്ലാതെ, അല്ലാഹു ഒരക്രമവും്ര പവർത്തിച്ചിട്ടില്ല. അവൻ അക്രമം ചെയ്യുകയുമില്ല. അവരുടെ ആ ചരിത്രസംഭവങ്ങൾ ഇവർക്കും പാഠമാകേണ്ടതല്ലേ? എന്നാണ് ഈ വചനത്തിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം. കപടവിശ്വാസികളുടെ സ്ഥിതികളും സമ്പ്രദായങ്ങളും, അവർക്ക് വരുവാനിരിക്കുന്ന അനുഭവങ്ങളും പലതും വിവരിച്ചശേഷം, എന്നാൽ സത്യവിശ്വാസി -കളുടെ സ്ഥിതിഗതികളെന്തായിരിക്കും? അഥവാ എങ്ങിനെയായിരിക്കണം? എന്ന് അടു ത്ത വചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു:-
9:71–72وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَـٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ
وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةٗ فِي جَنَّـٰتِ عَدۡنٖۚ وَرِضۡوَٰنٞ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
(71) സത്യവിശ്വാസികളും, സത്യവിശ്വാസിനികളുമാകട്ടെ, അവരിൽ ചിലർ ചിലരുടെ (തമ്മതമ്മിൽ) ബന്ധുമിത്രങ്ങളാകുന്നു. അവർ സദാചാരംകൊണ്ട് കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്നു; അവർ നമസ്കാരം നിലനിറുത്തുകയും, സകാത്ത് -കൊടുക്കുകയും ചെയ്യുന്നു; അവർ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അക്കൂട്ടർ -അവർക്ക് അല്ലാഹു വഴിയെ കരുണ ചെയ്യുന്നതാണ്. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. (72) സത്യവിശ്വാസികളോടും, സത്യവിശ്വാസിനികളോടും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളെ-അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്; "ജന്നാത്തു-അദ്നി"ൽ ധ സ്ഥിരവാസത്തിന്റെ സ്വർഗങ്ങളിൽ പ നല്ലതായ (വിശിഷ്ട) പാർപ്പിടങ്ങളെയും (വാഗ്ദാനം ചെയ്തിരിക്കുന്നു). അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയത്രെ ഏറ്റവും വലുത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം! (71) സത്യവിശ്വാസികളാകട്ടെ സത്യവിശ്വാസിനികളും അവരിൽ ചിലർ ബന്ധുമിത്രാദികളാണ് ب َ ع ْ ض ٍ ചിലരുടെ അവർ കൽപിക്കുന്നു, ഉപദേശിക്കും സദാചാരം (സൽക്കാര്യംവേണ്ടപ്പെട്ടത്) കൊണ്ട് അവർ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) ദുരാചാര (ദുഷ്കാര്യവെറുക്കപ്പെട്ട കാര്യ) ത്തെപ്പറ്റി അവർ നിലനിറുത്തുകയും ചെയ്യും (ചെയ്യുന്നു) الص َّ لاة َ നമസ്കാരം അവർ കൊടുക്കുകയും الز َّ ك َ اة َ സകാത്ത് അവർ അനുസരിക്കുകയും (ചെയ്യുംചെയ്യുന്നു) َ َّ اللها അല്ലാഹുവിനെയും അവന്റെ റസൂലിനെയും അക്കൂട്ടർ അവരോട് കരുണ ചെയ്തേക്കും,വഴിയേ അവർക്ക് കരുണ ചെയ്യും ُ َّ اللها അല്ലാഹു َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ع َ ز ِ يز ٌ പ്രതാപശാലിയാണ് ٌ 5 ح َ ك ِ അഗാധജ്ഞനാണ്, യുക്തിമാനായ (72) اللها അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു സത്യവിശ്വാസികളോട് സത്യവിശ്വാസിനികളോടും ചില സ്വർഗങ്ങളെ നടക്കും, ഒഴുകും അവയുടെ-അടിയിലൂടെ ْ َ ار ُ അരുവി (നദി)കൾ ِِ ين َ 4خ َ ا നിത്യവാസികളായിട്ട്, ശാശ്വതരായി َ ا ; ف ِ അവയിൽ, അതിൽ പാർപ്പിട (വാസസ്ഥല)ങ്ങളും നല്ലതായ., വിശിഷ്ടങ്ങളായ, ശുദ്ധങ്ങളായ സ്വർഗങ്ങളിൽ, തോപ്പുകളിൽ ع َ د ْ ن ٍ സ്ഥിരവാസത്തിന്റെ പ്രീതി َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്നുള്ള ഏറ്റം വലുത് ذ َ ل ِ ك َ അത് ه ُ و َ അത് (തന്നെ) ഭാഗ്യം, വിജയം മഹത്തായ, വമ്പിച്ച കപടവിശ്വാസികളുടെയും, സത്യവിശ്വാസികളുടെയും സ്ഥിതിഗതികളിലുള്ള പരസ്പര വൈരുദ്ധ്യങ്ങളാണ് ഈ വചനങ്ങളിൽ കാണുന്നത്. (1) കപടവിശ്വാസികൾ ആണും പെണ്ണും തന്നെ, ചിലർ ചിലരിൽനിന്നുള്ളവരാണ്. അഥവാ എല്ലാവരും വേണ്ടാവൃത്തികളിൽ ഒരുപോലെയാണ് എന്ന് മുമ്പ് പറഞ്ഞു. എന്നാൽ സത്യവിശ്വാസികളാകട്ടെ, അവരിലുള്ള ആണും പെണ്ണും പരസ്പരം ബന്ധുമിത്രാദികളായിരിക്കും അഥവാ സൽഗുണങ്ങളിലും സുഖദുഃഖങ്ങളിലുമൊക്കെ അവർ ഒറ്റക്കെട്ടായിരിക്കുമെന്ന് ല്ലാഹു ചൂണ്ടിക്കാട്ടുന്നു. നബി പറയുന്നു: "ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഒരു കെട്ടിടം പോലെയായിരിക്കും. അതായത്, അതിന്റെ ചില ഭാഗം ചില ഭാഗത്തെ ഉറപ്പിച്ചുനിർത്തുന്നു'. (ബു:മു.) മറ്റൊരു ഹദീഥിൽ നബി പറയുന്നു: "സത്യവിശ്വാസികൾ തമ്മിലുള്ള സ്നേഹത്തിലും കരുണയിലും അവരുടെ ഉദാഹരണം, ഒരു ശരീരംപോ -ലെയാകുന്നു. അതിന്റെ ഒരവയവത്തിന് വല്ല അസുഖവും ബാധിച്ചാൽ, അത് നിമിത്തം ശരീരം മുഴുവനും പനിയും നിദ്രയില്ലായ്മയും മുഖേന പരാതിപ്പെട്ടുകൊണ്ടിരിക്കും.' (ബു;മു.) (2) ദുരാചാരങ്ങൾക്ക് ഉപദേശിക്കലും സദാചാരങ്ങളെ വിരോധിക്കലുമാണ് കപടവിശ്വാസികളുടെ പതിവ് അവർ നമസ്കരിക്കുന്നത് ആളുകളെ കാണിക്കുവാൻ വേണ്ടിയും, മടിയന്മാരായിക്കൊണ്ടും മാത്രമായിരിക്കും. (4:142).അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുവാൻ മടിച്ചുകൊണ്ട് അവർെ കെ ഇറുക്കിപ്പിടിക്കുകയും ചെയ്യും. എന്നാൽ, സത്യവിശ്വാസികളാകട്ടെ, നേരെ മറിച്ചു സദാചാരങ്ങളും, നല്ല കർമങ്ങളും കൊണ്ട് അവർ ഉപദേശിക്കുകയും ദുരാചാരങ്ങളെയും വെറുക്കപ്പെട്ട കാര്യങ്ങളെയും സംബന്ധിച്ചു വിരോധിക്കുകയുമാണ് ചെയ്യുക. അവർ നമസ്കാരം ശരിക്ക് നിലനിറുത്തുകയും, സകാത്ത് ശരിക്കും കൊടുക്കുകയും ചെയ്യും. الص َّ لا َ ة َ ) (3) കപടവിശ്വാസികൾ അല്ലാഹുവിനെ അവഗണിച്ചു വിസ്മരിച്ചിരിക്കുകയാണ് ( ّ اللها اوس സത്യവിശ്വാസികൾ ഒരിക്കലും അല്ലാഹുവിനെ വിസ്മരിക്കുന്നതല്ല. അവർ അല്ലാഹുവിന്റെയും, റസൂലിന്റെയും കൽപനകൾ മുഴുവൻ അനുസരിക്കുന്നവരായിരിക്കും. ( اللها نوعيطيو ) ഈ വൈരുദ്ധ്യങ്ങളുടെ ഫലമോ? (1) കപടവിശ്വാസികളായ പുരുഷൻമാർക്കും, സ്ത്രീകൾക്കും- 68-ാം വചനത്തിൽ ശാശ്വതമായ നരകശിക്ഷയാണ് വാഗ്ദത്തം ചെയ്തിരിക്കുന്നത്. സത്യവിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാകട്ടെ, സുഖസമ്പൂർണവും ശാശ്വതവുമായ സ്വർഗങ്ങളും اللها َ د َ ع َ و (2) കപടവിശ്വാസികൾ അല്ലാഹുവിന്റെ ശിക്ഷക്ക് പുറമെ അവന്റെ കോപത്തിനും വിധേയരായിരിക്കും. (48:6) സത്യവിശ്വാസികൾക്കാകട്ടെ, സ്വർഗീയ സൗകര്യങ്ങൾക്കു പുറമെ അല്ലാഹുവിന്റെ പ്രീതിയും ലഭിക്കുന്നു. മറ്റേത് അനുഗ്രഹ -ത്തെക്കാളും വമ്പിച്ചതത്രെ അത്. االله (3) ചുരുക്കിപ്പറഞ്ഞാൽ 69-ാം വചനത്തിൽ പറഞ്ഞതുപോലെക പടവിശ്വാസികളുടെ കർമങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോകുകയും അവർ തനി നഷ്ടക്കാരായിത്തീരുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികളുടെ കർമങ്ങൾ ഫലവത്തായിത്തീരുകയും, അങ്ങനെ, അവർ ഏറ്റവും മഹത്തായ ഭാഗ്യം പ്രാപി -ക്കുകയും ചെയ്തിരിക്കുന്നു. അബൂസ-ഈദിൽ ഖുദ്രീ (റ) യിൽ നിന്ന് ഇമാം മാലിക് (റ) നി വേദനം ചെയ്ത ഒരു നബിവചനത്തിന്റെ സാരം ഇപ്രകാരമാകുന്നു: സ്വർഗത്തിലെ ആളു -കളെ അല്ലാഹു വിളിക്കും. അവർ സന്തോഷത്തോടും ബഹുമാനത്തോടും കൂടി അതി നെ സ്വാഗതം ചെയ്യും. അല്ലാഹു അവരോട് ചോദിക്കും: "നിങ്ങൾ അവർ ഉത്തരം പറയും: "റബ്ബേ! മനുഷ്യ സൃഷ്ടികൾക്കൊന്നും നീ കൊടുത്തിട്ടില്ലാത്തത്ര (അനുഗ്രഹങ്ങൾ) നീ ഞങ്ങൾക്ക് നൽകിയിരിക്കെ, ഞങ്ങൾ തൃപ്തിപ്പെടാതിരിക്കുവാൻ എന്താണ് കാരണമുള്ളത്?!' അപ്പോൾ അല്ലാഹു പറയും: "അതിനെക്കാൾ ശ്രേഷ്ഠമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് നൽകട്ടെയോ?' അവർ പറയും: "റബ്ബേ! എന്താണ് അതിനേ -ക്കാൾ ശ്രേഷ്ഠമായുള്ളത്?' അല്ലാഹു പറയും: "ഞാൻ നിങ്ങളിൽ എന്റെ പ്രീതി അവതരിപ്പിക്കുന്നു. ഞാൻ എനി ഒരു കാലത്തും നിങ്ങളോട് കോപിക്കുകയില്ല.' (ബു:മു.) അല്ലാഹുവേ, ഞങ്ങളെയെല്ലാം നിന്റെ മഹത്തായ പ്രീതി ലഭിക്കുന്ന മഹാഭാഗ്യവാന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ! ആമീൻ. വിഭാഗം - 10
9:73يَـٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ
(73) ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം നടത്തിക്കൊള്ളുക; അവരോട് പരുഷത കാണിക്കുകയും ചെയ്യുക. അവരുടെ സങ്കേതം "ജഹന്നം' (നരകം) ആകുന്നു. (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം എത്രയോ ചീത്തയും! (73) ഹേ, നബിയേ ജിഹാദ് (സമരം) ചെയ്യുക അവിശ്വാസികളോട് കപടവിശ്വാസികളോടും പരുഷത (കാഠിന്യം-ഊക്ക്നിർദ്ദയത) കാണിക്കുകയും ചെയ്യുക അവരോട്, അവർക്കെതിരിൽ അവരുടെ സങ്കേത അഭയസ്ഥാനം ജഹന്നമാകുന്നു വളരെ (എത്രയോ) ചീത്ത (മോശം തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം "സമരം ചെയ്യുക' എന്ന് അർഥം കൽപിക്കപ്പെടാറുള്ള ج َ اه ِ د ِ (ജാഹിദ്) എന്ന ക്രിയയുടെ ധാതുരൂപം ج ِ ه َ اد (ജിഹാദ്) എന്നും (മുജാഹദത്ത്) എന്നും വരും. ഇതിന് ഇമാം റാഗിബ് (റ) അർഥം പറഞ്ഞിരിക്കുന്നത് "ശത്രുവെ ചെറുക്കുന്നതിൽ കഴിവ് മുഴുവൻ വിനിയോഗിക്കൽ' എന്നാകുന്നു. ജിഹാദ് പ്രത്യക്ഷത്തിലുള്ള ശ ത്രുവിനോടും, പിശാചിനോടും, സ്വന്തം ദേഹത്തോടും എന്നിങ്ങിനെ മൂന്നു തരത്തിലുണ്ടാകാമെന്നും തുടർന്നുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. കൂടാതെ, ക്വുർ-ആൻ വാക്യങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ട് ദേഹംകൊണ്ടും, ധനംകൊണ്ടും, കാണ്ടും, നാവുകൊണ്ടും ജിഹാദ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട് . അപ്പോൾ, ഇസ്ലാമിന്റെ ശത്രുക്കളുമായി പടക്കളത്തിൽ ഇറങ്ങിക്കൊണ്ട് നടത്തപ്പെടുന്ന ധർമയുദ്ധങ്ങൾ വരെയുള്ള എല്ലാതരം സമരങ്ങളും ഉൾപ്പെടുന്ന ഒരു വാക്കാണ് "ജിഹാദ്' എന്നും, സന്ദർഭത്തിനും പരിതഃസ്ഥിതിക്കുമനുസരിച്ച് സമരമുറകൾ വ്യത്യാ -സപ്പെടുമെന്നും ഇതിൽനിന്ന് വ്യക്തമാണ്. അവിശ്വാസികളോടുള്ള സമരത്തിൽ ധർമയുദ്ധമാണ് പ്രധാനമായും ഉദ്ദേശ്യം. കപടവിശ്വാസികളോടുള്ള സമരത്തിൽ യുദ്ധം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ന്യായങ്ങളും തെളിവുകളും നിരത്തിക്കാട്ടുക, സത്യവിരുദ്ധമായ വാദങ്ങളെ ഖണ്ഡിക്കുക, നിയമ നടപടികൾ എടുക്കുക മുതലായവയാണ് അവരോടുള്ള സമരമുറകൾ. നബി സ്വീകരിച്ചതും അത് തന്നെയായിരുന്നു. ഈ വിഷയത്തിൽ ആർക്കും ഭിന്നാഭിപ്രായമില്ല. സത്യവിശ്വാസികളോട് പാർശ്വം താഴ്ത്തി സൗമ്യമായ രീതിയിൽ പെരുമാറണമെന്ന് (26:215ൽ) നബി യോട് ഉപദേശിച്ചിരിക്കുന്നു. അതേ സമയത്ത് അവിശ്വാസികളോടും കപടവിശ്വാസികളോടും പരുഷമായി പെരുമാറണം എന്നും കൽപിച്ചിരിക്കുകയാണ്.
9:74يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ وَهَمُّواْ بِمَا لَمۡ يَنَالُواْۚ وَمَا نَقَمُوٓاْ إِلَّآ أَنۡ أَغۡنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضۡلِهِۦۚ فَإِن يَتُوبُواْ يَكُ خَيۡرٗا لَّهُمۡۖ وَإِن يَتَوَلَّوۡاْ يُعَذِّبۡهُمُ ٱللَّهُ عَذَابًا أَلِيمٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَمَا لَهُمۡ فِي ٱلۡأَرۡضِ مِن وَلِيّٖ وَلَا نَصِيرٖ
(74) "തങ്ങൾ (അങ്ങിനെ) പറഞ്ഞിട്ടില്ല' എന്ന് അവർ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്തു പറയുന്നു; തീർച്ചയായും, അവർ അവിശ്വാസത്തിന്റെ വാക്ക് പറഞ്ഞിട്ടുണ്ട്താനും. അവരുടെ "ഇസ്ലാമി' നുശേഷം അവർ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു അവർ പ്രാപിക്കാത്ത (അഥവാ നേടിക്കഴിയാത്ത) തിന് അവർ ഉദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവും, അവന്റെ റസൂലും അവന്റെ ഹത്താൽ അവർക്ക് ഐശ്വര്യം നൽകിയെന്നുള്ളതിനാലല്ലാതെ (മറ്റൊരു കാരണത്താലും) അവർ ആക്ഷേപിക്കുകയും ചെയ്തിട്ടില്ല. ആകയാൽ, അവർ പശ്ചാത്തപിക്കുകയാണെങ്കിൽ, അതവർക്ക് ഉത്തമമായിരിക്കും. അവർ തിരിഞ്ഞുകളയുകയാണെങ്കി ലോ, അവരെ അല്ലാഹു ഇഹത്തിലും, പരത്തിലും വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും. അവർക്ക് ഭൂമിയിൽ ഒരു ബന്ധുമിത്രമാകട്ടെ, സഹായിയാകട്ടെ ഇല്ലതാനും. (74) അവർ ശപഥം ചെയ്യുന്നു, സത്യം ചെയ്തു പറയും ِ َّ اللها ِ ب അല്ലാഹുവിനെക്കൊണ്ട് അവർ പറഞ്ഞിട്ടില്ല എന്ന് തീർച്ചയായും ഉണ്ട് او ُ لا َ ق അവർ പറഞ്ഞു വാക്ക്, വാക്യം അവിശ്വാസത്തിന്റെ അവർ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു ب َ ع ْ د َ ശേഷം, പിറകെ لام ِ അവരുടെ ഇസ്ലാമിന്റെ അവർ ഉദ്ദേശിക്കുക (കരുതുക) യും ചെയ്തു അവർ പ്രാപിക്കാത്തതിന്, അവർ നേടിയിട്ടില്ലാത്തതിനെപ്പറ്റി അവർ ആക്ഷേപിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല إ ِ لا അല്ലാതെ, ഒഴികെ അവരെ ഐശ്വര്യ (ധന്യ) മാക്കിയതിനാൽ ُ َّ اللها َ ر َ س ُ و അല്ലാഹുവും അവന്റെ റസൂലും അവന്റെ അനുഗ്രഹത്തി (ദയവി) നാൽ എന്നാൽ (ആകയാൽ) അവർ പശ്ചാത്തപിക്കുന്നപക്ഷം ي َ ك ُ അതായിരിക്കും, ആയിത്തീരും خ َ ير ْ ً ا ഉത്തമം, ഗുണം ْ ُ ജ ل َ അവർക്ക് അവർ തിരിഞ്ഞുകളയുന്നുവെങ്കിലാകട്ടെ اللها അല്ലാഹു അവരെ ശിക്ഷിക്കും ഒരു ശിക്ഷ വേദനയേറിയ ഇഹത്തിൽ و َ الآخ ِ ر َ ة ِ പരത്തിലും അവർക്കില്ലതാനും الأر ْ ض ِ في ِ ഭൂമിയിൽ ഒരു ബന്ധുവും, മിത്രവും ഒരു സഹായിയും ഇല്ല. ആ കപടവിശ്വാസികൾ എത്രത്തോളം അധഃപതിച്ചുപോയിരു -ന്നുവെന്നും, അവരുടെ ഹൃദയങ്ങൾ എത്രമാത്രം ദുഷിച്ചു വഷളായിരുന്നുവെന്നും, അതേ സമയത്ത് അല്ലാഹുവും റസൂലും അവരുടെ നേരെ എത്രയധികം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുവാൻ ഈ വചനങ്ങൾ മാത്രം മതിയാകും. ഈ വചനങ്ങളിൽ അല്ലാഹു സൂചിപ്പിച്ച സംഭവങ്ങൾ നടന്ന അതേ കാലങ്ങളിൽ തന്നെ അവതരിച്ചവയാണവ . അതുകൊണ്ട് ഓരോന്നും അധികം വിശദീകരണമൊന്നും കൂടാതെ സൂചനാ രൂപ -ത്തിലും, ചുരുങ്ങിയ വാക്കുകളിലും ഓർമിപ്പിക്കുകയാണ് അല്ലാഹു ചെയ്തിരിക്കുന്ന ത്. ലോകാവസാനം വരെ പാരായണം ചെയ്യപ്പെടുന്ന ദിവ്യഗ്രന്ഥമാണല്ലോ ക്വുർ-ആൻ. ആ സ്ഥി തിക്ക് മനു -ഷ്യോചിതമല്ലാത്ത ആ നികൃഷ്ട ചെയ്തികൾ അപ്പാടെ ഉദ്ധരിക്കുന്നത് തിന്റെ മാന്യതക്കും, പവിത്രതക്കും, അന്തസ്സിനും ഒന്നാമതായി അവരെപ്പറ്റി പ്രസ്താവിച്ചത്, അവർ അവിശ്വാസത്തിന്റെ വാക്ക് പറയുകയുണ്ടായിട്ടുണ്ടെന്നും, എന്നിട്ട് തങ്ങളത് പറഞ്ഞിട്ടില്ലെന്ന് അല്ലാ -ഹുവിന്റെ പേരിൽ കള്ളസത്യം ചെയ്തു പറഞ്ഞുവെന്നുമാണ് اللها സംഭവത്തിന്റെ യഥാർഥരൂപം എന്തായിരുന്നുവെന്ന് തിട്ടപ്പെടുത്തത്തക്ക തെളിവു -കളൊന്നുമില്ല. എങ്കിലും ഒന്നിലധികം രൂപത്തിലുള്ള സംഭവങ്ങളെ സംബന്ധിച്ച് രിവായത്തുക ൾ ഇവിടെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചുകാണാം. അവയിൽ അവ മുഴുവനുമോ, അല്ലെങ്കിൽ അവ പോലുള്ള മറ്റു വല്ല സംഭവങ്ങളോ ആസ്പദമാക്കിയായിരിക്കാം അല്ലാഹു ഈ പറഞ്ഞത്. പ്രസ്തുത രിവായത്തുകളിൽ കൂടുതൽ ബലവത്തായി കാണുന്ന ഒരു രിവായത്ത് ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഇബ്നു ജരീർ, ത്വബ്റാനീ, അബുശ്െ ശെഖ് (റ) മുതലായവർ ഉദ്ധരിച്ചതത്രെ. അതിങ്ങിനെയാണ്: റസൂൽ തിരുമേനി , ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നപ്പോൾ ഇങ്ങിനെ പറഞ്ഞു: "പിശാചിന്റെ കണ്ണുകൾകൊണ്ട് നിങ്ങളെ നോക്കുന്ന ഒരു മനുഷ്യൻ അടുത്ത് നിങ്ങളുടെ അടുക്കൽ വരും. അയാൾ വന്നാൽ നിങ്ങൾ അയാളോട് സംസാരിക്കരുത്'. അധികം താമസിയാതെ നീലക്കണ്ണുള്ള ഒരു പുരുഷൻ വന്നു. റസൂൽ അയാളെ വിളിച്ചിട്ടു ചോദിച്ചു: "താനും തന്റെ ആൾക്കാരും എന്തിന്റെ പേരിലാണ് എന്നെ പഴിച്ചുപറയുന്നത്?' ആ മ നുഷ്യൻ പോയി തന്റെ കൂട്ടുകാരെയും കൂട്ടിവന്നു. എന്നിട്ട് തങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവർ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തുപറഞ്ഞു. അപ്പോൾ, റസൂൽ അവർക്ക് വിട്ടുകൊടുത്തു. ഈ സന്ദർഭത്തിൽ ഈ വചനം അവതരിച്ചു. ഇതാണാരിവായ ത്ത്. മറ്റു ചില രിവായത്തുകളുടെ ചുരുക്കം: (1) ഒരു അൻസ്വാരിയും ജുഹൈനാ ഗോത്രക്കാരനായ ഒരാളും ത മ്മിൽ നടന്ന ഒരു ശണ്ഠയിൽ ഇടപെട്ടുകൊണ്ട് കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് പറഞ്ഞു: നമ്മുടെയും മുഹമ്മദിന്റെയും ഉപമ "നിന്റെ നായയെ നീ കൊഴുപ്പിച്ചു (തടിപ്പിച്ചു) കൊള്ളുക-അത് നിന്നെ തിന്നുകളയും' എന്ന് ഒരാൾ പറഞ്ഞതുപോലെയാകുന്നു. (2) വേറൊരിക്കൽ അവൻ പറഞ്ഞു: "നാം മദീനയിൽ തിരിച്ചെത്തിയാൽ, മാന്യന്മാർ നിന്ദ്യന്മാരെ പുറത്താക്കുന്നതാണ്.' (3) ജുല്ലാസ് എന്നു പേരായ ഒരാൾ പറഞ്ഞു: "മുഹമ്മദ് ഈ പറയുന്ന -തൊക്കെ സത്യമാണെങ്കിൽ, നാം കഴുതകളെക്കാൾ മോശപ്പെട്ടവരായിരിക്ക -ണമല്ലോ.' ഈ വാക്കുകളെക്കുറിച്ച് അതതിന്റെ വക്താക്കളെ വിളിച്ചു നബി ചോദിച്ചപ്പോൾ, തങ്ങൾ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, ജുല്ലാസ് പിന്നീട് ഖേദിച്ചു മടങ്ങിയെന്നും അതു സംബന്ധിച്ച രിവായത്തിൽ കാണാം. ഏതായാലും-ഈ രിവായത്തുകൾ എല്ലാം ശരിയാണെങ്കിലും അല്ലെങ്കിലും -ഒരു കാര്യം വ്യക്തമാ ണ്: നബി തബൂക്കിൽ കുറേ ദിവസം താമസിച്ച ശേഷമാണ് അവിടെനിന്നു മടക്കയാ -ത്രയുണ്ടായത്. ആ യാത്രയിൽ സംബന്ധിച്ചിരുന്ന കപടവിശ്വാസികളിൽനിന്ന് ആ കാലത്തിന്നിടയിൽ അവരുടെ തനിനിറം വ്യക്തമാക്കുന്ന പലതും സംഭവിച്ചിരുന്നു. അവയിൽ പലതിനെപ്പറ്റിയും ക്വുർ-ആൻ വചനങ്ങൾ അവതരിക്കുകയും ചെയ്തിട്ടുണ്ട്. നബി യെ പഴിക്കുകയോ, ക്വുർ-ആനെ പരിഹസിക്കുകയോ കാണ്ടുള്ള എല്ലാ സംസാരങ്ങളും അവിശ്വാസത്തിന്റെ ബഹിർഗമനമാണെന്ന് പറ -യേണ്ടതില്ല. അതുകൊണ്ടാണ് ആ കപടവിശ്വാസികളെപ്പറ്റി لام ِ (അവരുടെ ഇസ്ലാമിനുശേഷം അവർ അവിശ്വസിച്ചു) എന്ന് ഇവിടെയും (നിങ്ങളുടെ വിശ്വാസത്തിന് ശേഷം നിങ്ങൾ അവിശ്വസിച്ചു) എന്ന് 66-ാം വ ചനത്തിലും പ്രസ്താവിച്ചതും. ഒരിക്കൽ ഇസ്ലാമിനെ അംഗീകരിച്ചു വിശ്വാസം രേഖ -പ്പെടുത്തിയവരാണവർ. അതിനുശേഷം, അവരുടെ മനസ്സിൽ ഒളിച്ചുവെച്ചിരിക്കുന്ന അവി -ശ്വാസം വാക്കിലൂടെയും, പ്രവൃത്തിയിലൂടെയും പ്രകടമാക്കുകയാണ് അവർ ചെയ്തതെ താൽപര്യം. കപട വിശ്വാസികളെപ്പറ്റി അല്ലാഹു പ്രസ്താവിച്ച മറ്റൊരുകാര്യം നേടിയിട്ടില്ലാത്തതിന്-അവർ ഉദ്ദേശിച്ചു) എന്നാകുന്നു. അവർക്ക് ചില താൽപര്യങ്ങളൊക്കെ ഉണ്ടായിരുന്നു; അതിനായി അവർ ശ്രമം നടത്തുകയും ചെയ്തു; പക്ഷേ, അതൊന്നും അവർക്ക് സാധി -ക്കുകയുണ്ടായില്ല എന്ന് സാരം. ഈ വിഷയവും ഏതാണെന്ന് അല്ലാഹു വിശദമാക്കിയിട്ടില്ല. അഹ്മദ്, ബൈഹക്വീ (റ) മുതലായവർ ഉദ്ധരിച്ച ഒരു സംഭവം വിടെ പല ക്വുർ-ആൻ വ്യാഖ്യാതാക്കളും ഉദ്ധരിച്ചുകാണാം. കപട വിശ്വാസികളുടെ മനസ്സിരിപ്പ് കൂടുതൽ തുറന്നുകാട്ടുന്ന ആ സംഭവത്തിന്റെ ചുരുക്കം ഇതാകുന്നു: തബൂക്കിൽ നിന്ന് മടങ്ങുമ്പോൾ, നബി അക്വബയിലൂടെ (ഇടുങ്ങിയ കുന്നിൻ ചെരുവിലൂടെ) യായിരുന്നു പോന്നത്. ആ വഴിക്ക് മറ്റുള്ളവർ പോ രരുതെന്നും, അഥവാ താഴ്വര വഴി പോന്നുകൊള്ളണമെന്നും ഒരാളെ വിട്ടു നബി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. നബി യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചുകൊണ്ടും, പിന്നിൽനിന്ന് അതിനെ തെളിച്ചുകൊണ്ടും ഹുദൈഫഃ (റ) യും, അമ്മാറും (റ) നബി യൊന്നിച്ചുണ്ടായിരുന്നു. അവരുടെ പിന്നാലെ ഒരു വാഹനസംഘം വന്നെത്തി. ഇടുങ്ങിയ ആ വഴിയിൽ, ഒരു ഉയർന്ന സ്ഥലത്തുവെച്ച് അവരെ തിരക്കുകയും, അങ്ങനെ നബി യെ താഴെ വീഴ്ത്തി അപായപ്പെടുത്തുകയും വേണമെന്നായിരുന്നു ആ സംഘത്തിന്റെ പരിപാടി. ഈ രഹസ്യം നബി അല്ലാഹു അറിയിച്ചുകൊടുത്തു. പിന്നാലെ നിന്നിരുന്ന സ്വഹാബി-അമ്മാർ (റ), അല്ലെങ്കിൽ ഹുദൈഫ (റ) അവരെ തടുക്കുകയും, നബി വാഹനപ്പുറത്ത് നിന്നിറങ്ങി ശബ്ദമുണ്ടാക്കുകയും ചെയ്തു. പേ്പാൾ അവർ തിരിച്ചുപോകുകയും ചെയ്തു. ആ സംഘത്തിലെ ആളുകൾ ആരൊക്കെ -യായിരുന്നുവെന്നറിയാമോ എന്നു നബി ആ സ്വഹാബിയോട് ചോദിച്ചു. അവർ മുഖംമൂടി ധരിച്ചിരുന്നു, അവരെ തിരിച്ചറിഞ്ഞില്ല, എന്നാലും വാഹനങ്ങളെ പൊതുവിൽ മനസ്സിലായിട്ടുണ്ട് എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു. രാത്രിയിലായിരുന്നു സംഭവ -മെന്നും പറയപ്പെടുന്നു. അവർ വന്നതിന്റെ രഹസ്യം ഇന്നതായിരുന്നുവെന്നും, അവർ ന്നിന്നവരായിരുന്നുവെന്നും നബി സ്വകാര്യമായി അറിയിച്ചു. എന്നാലവരെ വധിക്കുവാൻ കൽപിച്ചു - കൂടേ എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി പറഞ്ഞതിങ്ങനെയായിരുന്നു: "മുഹമ്മദ് കുറേ ആളുകളെയും കൂട്ടി യുദ്ധത്തിന് പോയിട്ട് വിജയത്തോടെ മടങ്ങു -മ്പോൾ അവരെ കൊന്നുകളഞ്ഞുവെന്ന് അറബികൾ പറഞ്ഞേക്കുമല്ലോ.' ആ സംഘത്തിലുണ്ടായിരുന്ന പതിനഞ്ചുപേരിൽ മൂന്നുപേർ നിരപരാധികളും ഗൂഢാലോചനയെപ്പറ്റി അറിയാത്തവരുമായിരുന്നുവെന്നും, ബാക്കി പന്ത്രണ്ടുപേരാണ് ആ ക്രൂരകൃത്യത്തിന് ഒരുമ്പെട്ടതെന്നും മുസ്ലിം (റ) ന്റെ ഒരു രി വായ -ത്തിൽ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു രിവായത്തിൽ, ആ പന്ത്രണ്ടുപേരും സ്വ ർഗത്തിൽ ഒരിക്കലും പ്രവേശിക്കുന്നതല്ലെന്നും, അവരിൽ എട്ടുപേർക്ക് "ദുബൈലഃ' (ഉള്ളിലുണ്ടാകുന്ന ഒരു തരം അർബ്ബുദരോഗം) പിടിപെടുമെന്നും നബി പറഞ്ഞതായും വന്നിട്ടുണ്ട്. "അവർക്ക് പ്രാപിക്കുവാൻ കഴിയാത്ത കാര്യത്തിന് അവർ ഉദ്ദേശിച്ചു' എന്ന് പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന് വ്യക്തമാണല്ലോ. ഇത്രയൊക്കെ ദുരുദ്ദേശ്യവും, കടുംകൈകളും ആ ദുഷ്ടന്മാരിൽ ഉണ്ടാവാൻ തക്ക യാതൊരു കാരണവും നിലവിലില്ല. അല്ലാഹുവാകട്ടെ, റസൂലാകട്ടെ, അവരോട് എന്തെങ്കിലും അനീതിയോ ഉപദ്രവമോ ചെയ്തിട്ടുമില്ല. വല്ലതുമുണ്ടെങ്കിൽ, അല്ലാഹുവും റസൂലും അവർക്ക് ഐശ്വര്യംധനംസമ്പാദിച്ചു കൊടുത്തുവെന്നുള്ളത് മാത്രമാകുന്നു. اللها ) എന്ന് പറഞ്ഞുകൊണ്ട് അവരുടെ നന്ദികേടിന്റെ കാഠിന്യം അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഗനീമത്തിലും മറ്റുമുള്ള വിഹിതങ്ങൾ മു സ്ലിംകളെപ്പോലെ അവർക്കും ലഭിച്ചിരുന്നതിനെയാണിത് സൂചിപ്പിക്കുന്നത്. ങേ്ങ-അറ്റം അപലപനീയമായ ഈ നന്ദികേടും ധിക്കാരവുമെല്ലാമുണ്ടായിട്ടും അല്ലാഹു പറയുന്നത് നോക്കുക: (എന്നാൽ, അവർ പശ്ചാത്തപിക്കുന്ന പക്ഷം, അതവർക്ക് ഉത്തമമായിരിക്കും.) അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം! ഇല്ലെങ്കിലോ? ഇഹത്തിലും പരത്തിലും വേദനയേറിയ കടുത്ത ശിക്ഷ തന്നെ. പരലോകത്ത് അവർക്ക് ആരുടെയും സഹായമുണ്ടാകുകയില്ലെന്ന് തീർച്ച തന്നെ. ഇവരെ സംബന്ധിച്ചിട -ത്തോളം, ഭൂമിയിലും തന്നെ ആരും അവരെ സഹായിക്കുവാനോ, രക്ഷപ്പെടുത്തുവാനോ ഉണ്ടായിരിക്കയില്ലെന്ന് കൂടി അവരെ താക്കീത് ചെയ്യുന്നു അക്ഷരാർഥത്തിൽ തന്നെ ഈ താക്കീത് ഫലത്തിൽ വരുകയും ചെയ്തിട്ടുണ്ട്. അവരും മുസ്ലിംകളും തമ്മിൽ സമ്പർക്കമില്ലാതായിത്തീർന്നു. അവർക്ക് കൂട്ടുകെട്ടിനുണ്ടായിരുന്ന യഹൂദികൾ മദീനാ പരിസരങ്ങളിൽ നിന്നു തുടച്ചുനീക്കപ്പെട്ടു. മുശ്രിക്കുകളാ -കട്ടെ, ഇസ്ലാമിൽ ലയിക്കുകയും ചെയ്തു. ഇവരുടെ ഗതികേടുകളെപ്പറ്റി ചിലതെല്ലാം താഴെ വചനങ്ങളിൽ എനിയും കാണാവുന്നതാണ്.
9:75–78۞وَمِنۡهُم مَّنۡ عَٰهَدَ ٱللَّهَ لَئِنۡ ءَاتَىٰنَا مِن فَضۡلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ
فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ
فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ
Passage continues through verse 9:78.
(75) അവരിലുണ്ട്, അല്ലാഹുവുമായി കരാർ (ഉടമ്പടി) നടത്തിയ ചിലരും: സത്യമായും, അവന്റെ അനുഗ്രഹത്തിൽനിന്ന് അവൻ ഞങ്ങൾക്ക് നൽകിയെങ്കിൽ, നിശ്ചയമായും, ഞങ്ങൾ ദാനധർമം ചെയ്യുകയും, ഞങ്ങൾ സജ്ജനങ്ങളിൽപെട്ടവരായിരിക്കുകയും തന്നെ ചെയ്യുമെന്ന്. (76) എന്നിട്ട്, അവൻ (അല്ലാഹു) തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് നൽകിയപ്പോൾ, അവർ അതിൽ ലുബ്ധ് കാണിക്കുകയും, അവഗണിച്ചവരായുംകൊണ്ട് അവർ തിരിഞ്ഞുകളയുകയും ചെയ്തു. (77) അതിനാൽ, അവനെ ധ അല്ലാഹുവിനെ പ അവർ കണ്ടുമുട്ടുന്ന ദിവസംവരേക്കും അവരുടെ ഹൃദയങ്ങളിൽ അത് (ലുബ്ധ്) കാപട്യം ഉണ്ടാക്കിത്തീർത്തു; (അതെ) അവർ അല്ലാഹുവിനോട് വാഗ്ദത്തം ചെയ്തതിനെ അവർ ലംഘിച്ചത് നിമിത്തവും, അവർ വ്യാജം പറഞ്ഞിരുന്നത് നിമിത്തവും. (78) അവർക്കറിഞ്ഞുകൂടേ, അല്ലാഹു അവരുടെ രഹസ്യവും, അവരുടെ ഗൂഢമന്ത്രവും അറിയുമെന്നും അല്ലാഹു അദൃശ്യകാര്യങ്ങളെ നല്ലവണ്ണം അറിയുന്നവനാണെന്നും?! (75) അവരിലുണ്ട്, അവരിൽ പെട്ടതാണ് കരാർ ചെയ്ത ചിലർ, ഉടമ്പടി നടത്തിയവർ َ َّ اللها അല്ലാഹുവുമായി, അല്ലാഹുവിനോട് തീർച്ചയായും (സത്യമായും) അവൻ നമുക്ക് തന്നെങ്കിൽ, നൽകുന്ന പക്ഷം അവന്റെ അനുഗ്രഹത്തിൽ (ദയവിൽ) നിന്ന് നിശ്ചയമായും നാം ദാനധർമം ചെയ്കതന്നെ ചെയ്യും നിശ്ചയമായും നാമായിരിക്കുകയും ചെയ്യും الص സജ്ജനങ്ങളിൽ, സദ്വൃത്തരിൽപെട്ട (വർ) (76) َ ا എന്നിട്ട് അവൻ അവർക്ക് നൽകിയപ്പോൾ തന്റെ അനുഗ്രഹത്തിൽനിന്ന് (ദയവിനാൽ) അതിനാൽ (അതിനെപ്പറ്റി) അവർ ലുബ്ധ് (പിശുക്ക്) കാണിച്ചു അവർ തിരിഞ്ഞുകളയുകയും ചെയ്തു ْ ُ َ و അവരായിക്കൊണ്ട് തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന) വർ. (77) അതിനാൽ അവൻ (അല്ലാഹു) കലാശിപ്പിച്ചു (പകരം നൽകി), അത് (ലുബ്ധ്) ഉണ്ടാക്കിത്തീർത്തു കാപട്യം അവരുടെ ഹൃദയങ്ങളിൽ ദിവസം വരെ അവർ അവനെ കണ്ടുമുട്ടും അവർ എതിരുകാണിച്ച (ലംഘിച്ച) തു നിമിത്തം َ َّ اللها അല്ലാഹുവിനോട് അവർ അവനോട് വാഗ്ദാനം ചെയ്തതിനെ അവർ ആയിരുന്നതുകൊണ്ടും അവർ വ്യാജം (കളവ്) പറയുക. (78) അവർക്കറിഞ്ഞുകൂടേ, അവരറിഞ്ഞിട്ടില്ലേ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു) അവൻ അറിയും (എന്ന്) അവരുടെ രഹസ്യം, സ്വകാര്യം അവരുടെ ഗൂഢ സംസാരവും, മന്ത്രവും اللها അല്ലാഹു (ആകുന്നു) എന്നും ع َ لام ُ വളരെ (നല്ലവണ്ണം) അറിയുന്നവൻ അദൃശ്യകാര്യങ്ങളെ. ഈ വചനങ്ങളിലെ പ്രസ്താവനകൾക്ക് ആസ്പദമായ സംഭവവും താണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഇതിലെ ആരോപണങ്ങൾക്കും, വിവരണങ്ങൾക്കും ഉദാഹരണമായ ഒരു സംഭവം ഇബ്നു ജരീർ, ഇബ്നു അബീഹാതിം, ത്വ ബ്റാനീ (റ) മുതലായവർ ഉദ്ധരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഹാത്വിബ് എന്നു പേരായ ഒരു അൻസ്വാരി നബി യുടെ അടുക്കൽ വന്ന് തനിക്ക് കുറേ ധനം നൽകുവാൻ നാട് പ്രാർത്ഥിക്കണമെന്നപേക്ഷിച്ചു. ധനം കിട്ടിയാൽ വേണ്ടുന്ന വിഷയങ്ങളിലെല്ലാം താൻ അത് ചെലവഴിച്ചുകൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു. ൽപമായി, കിട്ടിയതിന്റെ നന്ദി കാണിക്കുന്നതാണ് ഉത്തമമെന്നും, അധികമായി കിട്ടിയാൽ നന്ദികേടുണ്ടായിത്തീരുമെന്നും മറ്റും പറഞ്ഞു അയാളെ നബി പലവട്ടം മടക്കി അയക്കുവാൻ ശ്രമിച്ചു. അയാൾ വീണ്ടും വീണ്ടും അപേക്ഷിക്കുകയായി. ഒടുക്കം അദ്ദേഹത്തിന് ധനം നൽകണേ എന്ന് നബി പ്രാർത്ഥിച്ചു. അങ്ങനെ, അയാൾ കുറച്ച് ആടുകളെ വാങ്ങി, അത് വേഗം വേഗം പെരുകിക്കൊണ്ടിരുന്നു. അൽപം കഴിഞ്ഞപ്പോഴേക്കും ലബത്ത് കണക്കറ്റ ധനത്തിന്റെ ഉടമയായിത്തീർന്നു. ക്രമേണ, ജമാ-അത്ത് നമസ്കാരത്തിനും, മുതലായതിനും സംബന്ധിക്കാതായി. (103-ാം വചനത്തിൽ കാണുന്ന്ര പകാരം) ജനങ്ങളിൽനിന്ന് സകാത്ത് പിരിച്ചെടുക്കുവാനുള്ള കൽപന കിട്ടിയപ്പോൾ, നബി അയാളുടെ അടുക്കലേക്ക് സകാത്തിന്റെ ഓഹരിക്കുവേണ്ടി ആളുകളെ അയച്ചു. അയാൾ, നന്ദികെട്ട ചില വാക്കുകൾ പറയുകയും, ഇത് ഒരുതരം കപ്പംനികുതിവസൂലാക്കലാണ് എന്നും മറ്റും ആക്ഷേപിക്കുകയും ചെയ്തു. സകാത്ത് നൽകാതെ അവരെ മടക്കി അയച്ചു. ഈ വചനങ്ങൾ അവതരിച്ചപ്പോൾ, അയാളുടെ അടുത്ത ബന്ധുക്കളിൽ ചിലർ അയാളെ വിവരമറിയിച്ചു. താൻ ഒറ്റപ്പെട്ടുപോയെന്ന് കണ്ടപ്പോൾ, സകാ കൊടുക്കുവാൻ അയാൾ തയ്യാറായെങ്കിലും, അത് സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു നെ്ന തടഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി അത് സ്വീകരിച്ചില്ല. പിന്നീട് നബി യുടെ കാലശേഷം അബൂബക്ർ, ഉമർ, ഉഥ്മാൻ (റ) എന്നിവരുടെ കാലങ്ങളിലും അയാൾ സകാത്ത് നൽകുവാൻ തയ്യാറായപ്പോൾ നബി സ്വീകരിക്കാത്തത് തങ്ങളും സ്വീകരിക്കുകയില്ലെന്ന് പറഞ്ഞു ഒഴിവാകുകയാണ് ചെയ്തത്. ഉഥ്മാൻ (റ) ന്റെ കാല മരണമടയുകയും ചെയ്തു. ഇതാണാ സംഭവം. ഈ സംഭവം ചില കാരണങ്ങളാൽ വിശ്വാസയോഗ്യമാണെന്ന് ഉറപ്പിച്ചുകൂടാത്തതാണ്. ഈ വചനങ്ങളിലെ പരാമർശം പ്രസ്തുത സംഭവവുമായി ബന്ധപ്പെ -ട്ടതായിരുന്നാലും, അല്ലെങ്കിലും, ഇത്തരത്തിലുള്ള എല്ലാവർക്കും ബാധകമാണ് അവയിലെ താക്കീതുകൾ എന്നുള്ളതിൽ സംശയമില്ല. നബി യുടെ കാലംതൊട്ട് ഇന്നുവരെയും ഇത്തരക്കാർ ധാരാളം ഉണ്ട്താനും. കാലം കഴിയുംതോറും എണ്ണത്തിൽ വർദ്ധനവ -ല്ലാതെ ഇല്ല. ഐശ്വര്യവും, സുഖസൗകര്യങ്ങളും ലഭിച്ചാൽ "അങ്ങിനെ ചെയ്യും, ഇങ്ങിനെ ചെയ്യും' എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുക. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഉദ്ദിഷ്ടകാര്യം സാധിച്ചു കിട്ടിയാൽ അതൊക്കെ മറന്നുക -ളയുകയും, സ്വേച്ഛകൾക്ക് അടിമപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ, കപടവിശ്വാസികളു ടെ ലക്ഷണങ്ങളായി നബി എണ്ണിയിട്ടുള്ള മൂന്ന് കാര്യങ്ങളുംവർത്തമാനത്തിൽ കളവ് പറയലും, വാഗ്ദത്തം ലംഘിക്കലും, വിശ്വാസവഞ്ചന ചെയ്യലും എന്നീ മൂന്ന് ദുർ ഗുണങ്ങളും-ഉൾക്കൊള്ളുന്ന ഒരു ദുഃസ്വഭാവമാണിത്. ഇപ്പറഞ്ഞതിൽ നി "അവർ അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം ലംഘിച്ചത്കൊണ്ടും, അവർ വ്യാജം പറഞ്ഞിരുന്നതുകൊണ്ടും അവർ അല്ലാഹുവുമായി കണ്ടുമുട്ടുന്ന ദിവസം കാപട്യം വരുത്തിത്തീർത്തു' വെന്ന് 77-ാം വചനത്തി ൽ അല്ലാഹു പറഞ്ഞതിന്റെ താൽപര്യം മനസ്സിലാക്കാമല്ലോ. അല്ലാഹു നമ്മെയെല്ലാം കാ പട്യത്തിന്റെ കറ ബാധിക്കാത്ത നിഷ്കളങ്കരായ അടിയാന്മാരിൽ ഉൾപ്പെടുത്തട്ടെ . ആമീൻ.
9:79ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ
(79) യാതൊരു കൂട്ടരത്രെ (അവർ): ദാനധർമങ്ങളുടെ കാര്യത്തിൽ, സത്യവിശ്വാസികളിൽനിന്നും സ്വമേധയാ (പുണ്യം) ചെയ്യുന്നവരെയും, തങ്ങളുടെ അദ്ധ്വാനം ധ അദ്ധ്വാനിച്ചു കിട്ടിയത് പ അല്ലാതെ ലഭിക്കാത്തവരെയും അവർ കുറവാക്കുന്നു; അങ്ങനെ, അവർ അവരെക്കുറിച്ച് പരിഹസിക്കുന്നു. അവരെക്കുറിച്ച് അല്ലാഹു പരിഹസിച്ചിരിക്കുകയാണ്; അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. (79) ا َّ ِ ين َ യാതൊരു കൂട്ടർ അവർ കുറവാക്കുന്നു, അവർ കുറ്റപ്പെടുത്തുന്നു َ ين ِ ع ّ ِ وَّط ُ م ْ لا സ്വമേധയാ ചെയ്യുന്നവരെ, പുണ്യം ചെയ്യുന്നവരെ സത്യവിശ്വാസികളിൽ നിന്ന് الص ദാന ധർമങ്ങളിൽ (ധർമങ്ങളുടെ കാര്യത്തിൽ) യാതൊരു കൂട്ടരെയും അവർക്ക്ലഭിക്കയില്ല, അവർ കണ്ടെത്തുന്നില്ല അവരുടെ അദ്ധ്വാനം (അദ്ധ്വാനിച്ചു കിട്ടിയത്) അല്ലാതെ, ഞെരുക്കം (ഞെരുങ്ങി സാധിച്ചത്) ഒഴികെ അങ്ങനെ അവർ പരിഹസിക്കും. പരിഹസിക്കുന്നു അവരെക്കുറിച്ച് اللها അല്ലാഹു പരിഹസിച്ചിരിക്കുന്നു അവരെക്കുറിച്ച് അവർക്കുണ്ട്താനും ع َ ذ َ اب ٌ ശിക്ഷ ٌ 1 أ َ ل ِ വേദനയേറിയ. 58-ാം വചനത്തിൽ കണ്ടതുപോലെ, നബി ധർമസ്വത്തുക്കൾ ഭാഗിച്ചുകൊടുത്തതിൽ നീതിപാലിക്കുന്നില്ലെന്ന് പറഞ്ഞു തിരുമേനിയുടെ പേരി ൽ കുറ്റവും കുറവും ആരോപിച്ച ആ കപടന്മാരുണ്ടോ മറ്റുള്ളവരെ ഒഴിവാക്കുന്നു?! അല്ലാഹുവിന്റെ മാർഗത്തിലേക്ക് സംഭാവന നൽകുവാൻ വേണ്ടി നബി സത്യവിശ്വാസികളെ പ്രോത്സാഹിപ്പിച്ചപ്പോൾ, ഉമർ, ഉഥ്മാൻ, അബ്ദുർറഹ്മാനിബ്നു ഔഫ് (റ) മുതലായ പല സ്വഹാബികളും വലിയ വലിയ തുകകൾ സംഭാവന നൽകുകയുണ്ടായി. നിർബന്ധത്തിനോ, പ രപ്രേരണക്കോ വഴങ്ങിയായി -രുന്നില്ല-അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം മോഹിച്ചായിരുന്നു-അതെല്ലാം. പക്ഷേ, അതൊക്കെ, ജനങ്ങളെ കാണിക്കുവാനും, കീർത്തി നേടുവാനുമാണെന്ന് കപടവിശ്വാസികൾ പറഞ്ഞുകൊണ്ടിരുന്നു. ര മറിച്ച് ചിലർക്ക് വലിയ സംഖ്യകൾ നൽകുവാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് കഴിവുണ്ടായിരുന്നില്ല. അദ്ധ്വാനിച്ചും കൂലിപ്പണിയെടുത്തും തങ്ങളുടെ കഴിവിന്റെ പരമാവധി അവരും സംഭാവനകൾ നൽകിക്കൊണ്ടിരുന്നു. ഇത് കേവലം ചെറിയ തോതിലായിരിക്കുമല്ലോ. ഇവരെപ്പറ്റി, അവർക്ക് ഭ്രാന്താണെന്നും, അല്ലാഹുവിനും റസൂലിനും തിന്റെ ആവശ്യമില്ലെന്നുമൊക്കെ പറഞ്ഞു പരിഹസിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ് ഈ വചനത്തിൽ പറയുന്നത്. അബൂമസ്-ഊദിൽ ബദ്രീ (റ) പറയുകയാണ്: സ്വദക്വയെ (ധ ർമത്തെ) സംബന്ധിച്ച് ആയത്ത് അവതരിച്ചപ്പോൾ, ഞങ്ങൾ ഞങ്ങളുടെ പുറത്ത് (കൂലിക്ക്) ചുമടേറ്റിക്കൊണ്ടിരുന്നു. അങ്ങനെ, ഒരാൾ വന്നു വലിയൊരു സംഖ്യ ധർമം ചെയ്തു. പേ്പാൾ അവർ (കപടവിശ്വാസികൾ) പറഞ്ഞു: ഇയാൾ ആളെ കാണിക്കുവാൻ വേണ്ടി ചെയ്തതാണെന്ന്. വേറൊരാൾ ഒരു ) കൊണ്ടുവന്നു. അപ്പോൾ അവർ പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഇയാളുടെ ആവശ്യമില്ലാത്തവനാണ് എന്ന്. ഈ സന്ദർഭത്തിൽ എന്നുള്ള (ഈ) വചനം അവതരിച്ചു. (ബു:മു) ( ) നാല് "മുദ്ദ്' ചേർന്ന അളവത്രെ ( ص َ اع ) രണ്ട് കൈയും കൂട്ടി വാരിയാൽ കിട്ടുന്ന ഒരു അളവാണ് മുദ്ദ് എന്നു പറയാം.
9:80ٱسۡتَغۡفِرۡ لَهُمۡ أَوۡ لَا تَسۡتَغۡفِرۡ لَهُمۡ إِن تَسۡتَغۡفِرۡ لَهُمۡ سَبۡعِينَ مَرَّةٗ فَلَن يَغۡفِرَ ٱللَّهُ لَهُمۡۚ ذَٰلِكَ بِأَنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ
(80) (നബിയേ) അവർക്കുവേണ്ടി നീ പാപമോചനം തേടിക്കൊള്ളുക, അല്ലെങ്കിൽ അവർക്ക് പാപമോചനം തേടാതിരിക്കുക; അവർക്കുവേണ്ടി നീ എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയില്ലതന്നെ. അത്, അല്ലാഹുവിലും, അവന്റെ റസൂലിലും അവർ അവിശ്വസിച്ചിരിക്കുന്നതുകൊണ്ടാണ്. അല്ലാഹുവാകട്ടെ, തോന്നിയവാസികളായ ജനങ്ങളെ നേർമാർഗത്തിലാക്കുകയില്ല. (80) പാപമോചനം തേടുക ل َ ُ ْ അവർക്കുവേണ്ടി അല്ലെങ്കിൽ നീ പാപമോചനം തേടാതിരിക്കുക ل َ ُ ْ അവർക്കുവേണ്ടി പാപമോചനം തേടിയെങ്കിൽ (തേടിയാലും) ل َ ُ ْ അവർക്കുവേണ്ടി എഴുപത് പ്രാവശ്യം എന്നാൽ പൊറുക്കുകയില്ല തന്നെ ُ َّ اللها അല്ലാഹു ل َ ُ ْ അവർക്ക് ذ َ ل ِ ك َ അത് (കാരണം) അവർ (ആകുന്നു) എന്നതുകൊണ്ടാണ് അവർ അവിശ്വസിച്ചിരിക്കുന്നു (എന്നത്) ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലിലും ُ َّ اللها َ و അല്ലാഹുവാകട്ടെ അവൻ നേർമാർഗത്തിലാക്കുകയില്ല ജനങ്ങളെ തോന്നിയവാസികളായ, ദുർന്നടപ്പുകാരായ കപടവിശ്വാസികളുടെ സ്വഭാവങ്ങളും ചെയ്തികളും വളരെ -യധികം അല്ലാഹു എടുത്തുകാണിച്ചുവല്ലോ. അങ്ങിനെയുള്ള അവർക്ക് അല്ലാഹു ഒരിക്കലും അതിനുള്ള കാരണം ഇന്നതാണെന്നും അല്ലാഹു അറി -യിക്കുന്നു. അവരുടെ പാപമോചനത്തിനുവേണ്ടി നബി പ്രാർത്ഥിച്ചിട്ട് കാര്യമില്ല. പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും അല്ലാഹു അവർക്ക് പൊറുക്കുവാൻ പോകുന്നില്ല. കാരണം , അവർ യഥാർഥത്തിൽ അവിശ്വാസികളാകുന്നു. അവിശ്വാസികളുടെ പാപം അവരെ സൻമാർഗികളാക്കിത്തീർക്കുകയെന്നുള്ളത് അല്ലാഹുവിന്റെ നിയമചട്ടത്തിനു നിരക്കാത്തതാകുന്നു. َّ ن ِ إ َ َّ اللها (നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേർക്കപ്പെടുന്നതിനെ അവൻ പൊറുക്കുകയില്ല. അതിന്നിപ്പുറമുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതുമാണ്.) എന്ന് സൂഃ 48 ലും 116 ലും അവൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. (എഴുപതു പ്രാവശ്യം) എന്ന് പറഞ്ഞത് ആ എണ്ണത്തെ കൃത്യമായി ഉദ്ദേശിച്ചു കൊണ്ടല്ല. അധികം പ്രാവശ്യം എന്ന ഉദ്ദേശ്യത്തിലാകുന്നു. മലയാളത്തിൽ നാം, ആധിക്യത്തെ ഉദ്ദേശിച്ചു. "നൂറും, ആയിരവും,' എന്നൊക്കെ പറയുന്നതുപോലെ, അറബിഭാഷയിൽ "എഴുപതും, എഴുനൂറു"മൊക്കെ ഉപയോഗിക്കുക സാധാരണമാകുന്നു. വിഭാഗം -
9:81–82فَرِحَ ٱلۡمُخَلَّفُونَ بِمَقۡعَدِهِمۡ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓاْ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَقَالُواْ لَا تَنفِرُواْ فِي ٱلۡحَرِّۗ قُلۡ نَارُ جَهَنَّمَ أَشَدُّ حَرّٗاۚ لَّوۡ كَانُواْ يَفۡقَهُونَ
فَلۡيَضۡحَكُواْ قَلِيلٗا وَلۡيَبۡكُواْ كَثِيرٗا جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ
(81) പിന്നോക്കം നിറുത്തപ്പെട്ടവർ ധ യുദ്ധയാത്രപോകാതെ പിന്തി നിന്നവർ പ അല്ലാഹുവിന്റെ റസൂലിനെതിരായുള്ള അവരുടെ ഇരുപ്പിൽ സന്തോഷം പൂണ്ടിരിക്കുന്നു: തങ്ങളുടെ ധനംകൊണ്ടും, ദേഹങ്ങൾ കൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുന്നതിനെ അവർ വെറുക്കുകയും ചെയ്തിരിക്കുന്നു: "നിങ്ങൾ (ഈ)ഉഷ്ണത്തിൽ (യുദ്ധത്തിന്) പുറപ്പെട്ടു പോകേണ്ട' എന്ന് അവർ പറയുകയും ചെയ്തു. പറയുക: "ജഹന്നമിന്റെ ധ നരകത്തിന്റെ പ അഗ്നി, കൂടുതൽ ഉഷ്ണം കഠിനമായതാണ്.' അവർ(കാര്യം) ഗ്രഹിക്കുമായിരുന്നെങ്കിൽ! (82) അതിനാൽ, അവർ അല്പം ചിരിച്ചുകൊള്ളട്ടെ, അധികം കരയുകയും ചെയ്തുകൊള്ളട്ടെ, അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് ഫലമായിട്ട്! (81) ف َ ر ِ ح َ സന്തോഷം കൊണ്ടു, ആഹ്ലാദിച്ചു പിന്നോക്കം നിറുത്തപ്പെട്ടവർ(പിന്തിനിന്നവർ) അവരുടെ ഇരിപ്പുകൊണ്ട്, ഇരിപ്പിടത്തിൽ خ ِ لاف َ എതിരിൽ اللها അല്ലാഹുവിന്റെ റസൂലിന്റെ അവർ വെറുക്കുകയും ചെയ്തു അവർ സമരം ചെയ്യുന്നതിനെ അവരുടെ സ്വത്തുക്കൾ (ധനം) കൊണ്ട് അവരുടെ സ്വന്തങ്ങൾ (ദേഹങ്ങൾ) കൊണ്ടും اللها അല്ലാഹുവിന്റെ മാർഗത്തിൽ അവർ പറയുകയും ചെയ്തു നിങ്ങൾ (യുദ്ധത്തിന്) പുറപ്പെട്ടു പോകരുത് ഉഷ്ണത്തിൽ, ചൂടിൽ ق ُ ل ْ നീ പറയുക ജഹന്നമിന്റെ അഗ്നി (തീ) أ َ ش َ د ُّ ഏറ്റം കഠിനമായത് ح َ ر ّ ً ا ചൂട്, ഉഷ്ണം അവരായിരുന്നെങ്കിൽ (കാര്യം) ഗ്രഹിക്കും. (82) അതിനാൽ അവർ ചിരിച്ചുകൊള്ളട്ടെ ق َ ل ِ يلا കുറച്ച്, അൽപം അവർ കരയുകയും ചെയ്യട്ടെ വളരെ, അധികം ج َ ز َ اء ً പ്രതിഫലമായിട്ട് അവർ ആയിരുന്നത് അവർ തൊഴിലാക്കുക (സമ്പാദിക്കുകപ്രവർത്തിക്കുക. ചെയ്തുവെക്കുക) ഉഷ്ണം ശക്തമായിരുന്ന അക്കാലത്ത് തബൂക്കിലേക്കുള്ള യാത്രയുടെ വിഷമങ്ങളും മറ്റും പറഞ്ഞു റസൂൽ തിരുമേനി -ക്കെതിരിൽ പ്രചാരവേല നടത്തുകയും, ചില ഉപായങ്ങളുടെ പേരിൽ യാത്രയിൽ നിന്നൊഴിവായി പിന്തിനിൽക്കുകയും ചെയ്ത കപടവിശ്വാസികൾ, തങ്ങൾ ഒഴിവായതിൽ ആഹ്ലാദം കൊ ള്ളുകയാണ്. ഈ ആഹ്ലാദം നൈമിഷികമാണ്. തീരാത്ത വ്യസനവും, കഠിനമായ ശി ക്ഷയുമാണവർക്ക് ലഭിക്കുവാൻ പോകുന്നത്. ഉഷ്ണത്തിന്റെ കാര്യമാണല്ലോ അവർ എന്നാൽ, അവർക്ക് അനുഭവിക്കാനിരിക്കുന്ന ട ഉഷ്ണം അതിനെക്കാൾ എത്രയോ കഠിനതരമാണെന്ന് അവർ ഓർത്തിരിക്കട്ടെ. വരുടെ സന്തോഷവും ചിരിയുമൊക്കെ ഒന്ന് കുറച്ചു പകരം അധികമായി കരയുകയും വ്യസനിക്കുകയുമാണവർ ചെയ്യേണ്ടത്. അവരുടെ സ്വന്തം ചെയ്തികൾ തന്നെയാണ് അതിന് കാരണവും എന്ന് സാരം. ഇഹലോകത്തുള്ള അഗ്നിയേക്കാൾ എഴുപതു മടങ്ങ് ഉഷ്ണമേറിയതാണ് നരകാഗ്നിയെന്ന് നബി പറഞ്ഞതായി പ്രബലമായ പല ഹദീഥുകളിലും വന്നിട്ടുള്ളത് സ്മരണീയമാകുന്നു.
9:83فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ
(83) (നബിയേ) എനി അവരിൽപ്പെട്ട വല്ല വിഭാഗത്തിന്റെ അടുക്കലേക്കും നിന്നെ അല്ലാഹു മട(ക്കി അയ)ക്കുന്നപക്ഷം. എന്നിട്ട് (വല്ല പടയെടുപ്പിലും) പുറപ്പെടുവാൻ അവർ നിന്നോട് സമ്മതം തേടുകയും ചെയ്തു(വെങ്കിൽ), എന്നാൽ നീ പറയുക: "നിങ്ങൾ ഒരിക്കലും എന്റെ കൂടെ പുറപ്പെട്ടുപോരുകയില്ലതന്നെ; എന്റെ കൂടെ നിങ്ങൾ ഒരു ശത്രുവോടും യുദ്ധം ചെയ്യുകയുമില്ല തന്നെ. നിങ്ങൾ ആദ്യത്തെ പ്രാവശ്യം (പോരാതെ) ഇരിക്കുന്നതിന് തൃപ്തിപ്പെടുകയാണ് ചെയ്തത്. ആകയാൽ, പിന്തിനിൽക്കുന്നവരോടൊപ്പം നിങ്ങൾ ഇരുന്നു കൊള്ളുവിൻ. (83) എനി നിന്നെ മടക്കിയെങ്കിൽ, മടക്കുന്നപക്ഷം ُ َّ اللها അല്ലാഹു ഒരു വിഭാഗത്തിലേക്കും, വല്ല കൂട്ടരിലേക്കും, അവരിൽപെട്ട എന്നിട്ടവർ നിന്നോട് സമ്മതം തേടി(യെങ്കിൽ) وجِ പുറപ്പെടുവാൻ ف َ ق ُ ل ْ എന്നാൽ (അപ്പോൾ) നീ പറയുക നിങ്ങൾ പുറപ്പെട്ടുപോരുകയില്ലതന്നെ م َ ع ِ ي َ എന്നോടൊപ്പം ഒരിക്കലും, എക്കാലവും നിങ്ങൾ യുദ്ധം ചെയ്യുകയുമില്ല തന്നെ م َ ع ِ ي َ എന്നോടൊപ്പം ഒരു ശത്രുവോടും നിശ്ചയമായും നിങ്ങൾ തൃപ്തിപ്പെട്ടു ഇരുത്തത്തിന് ആദ്യത്തെ (ഒന്നാം) പ്രാവശ്യം അതിനാൽ നിങ്ങൾ ഇരുന്നുകൊള്ളുക പിന്തിയവരോടുകൂടി. തബൂക്കിൽ നിന്ന് നബി മദീനായിൽ മടങ്ങി എത്തിയ ശേഷം പിന്നീടുണ്ടായേക്കാവുന്ന വല്ല പടയെടുപ്പു യാത്രയിലും പങ്കെടുക്കുവാൻ അവർ - തബൂക്കിലേക്ക് പോകാതെ മാറിനിന്ന ചോദിച്ചാൽ അവരെ അതിന്നനുവദിക്കരുതെന്ന് അല്ലാഹു നബിയോട് കൽപിക്കുന്നു. സത്യവിശ്വാസികളിൽ നിന്ന് അവരെ വേർതിരിച്ചു കാട്ടി അപമാനിക്കുകമാത്രമല്ല ഇതിലട -ങ്ങിയതത്വം. അവർ കൂട്ടത്തിൽ പങ്കെടുക്കുന്ന പക്ഷം കുത്തിത്തിരുപ്പുകളുണ്ടാക്കി നബി ക്കും, മുസ്ലിംകൾക്കും സ്വൈരക്കേടുണ്ടാക്കുവാനും അവർ ശ്രമിക്കുമല്ലോ. തബൂ -ക്കിലേക്കുള്ള പടയെടുപ്പിൽ പങ്കെടുക്കുവാൻ നിങ്ങളെ ക്ഷണിച്ചപ്പോൾ, അതിന് കൂട്ടാ -ക്കാതെ ഒഴിഞ്ഞുമാറുകയാണ് നിങ്ങൾ ചെയ്തത്. അപ്പോഴായിരുന്നു നിങ്ങൾ പോ രേണ്ടിയിരുന്ന ആവശ്യം കൂടുതലായുണ്ടായിരുന്നത്. അതുകൊണ്ട് മേലിൽ ഒരിക്കലും നിങ്ങൾ എന്റെ ഒന്നിച്ചു യാത്രകളിൽ പങ്കെടുക്കുകയോ, ശത്രുക്കളുമായി യുദ്ധം നടത്തുകയോ ചെയ്യുകയില്ല. അഥവാ, അതിന് നിങ്ങളെ അനുവദിക്കുകയില്ല. സൈന്യ നടപടിക -ളിൽ പങ്കെടുക്കാത്തവരായ സ്ത്രീകൾ, കുട്ടികൾ, വൃദ്ധൻമാർ മുതലായവരുടെ കൂട്ടത്തിൽ നിങ്ങളും നാട്ടിൽതന്നെ മുടങ്ങിയിരുന്നുകൊള്ളുക. അങ്ങിനെയാണല്ലോ നി ങ്ങൾ ചെയ്തത്. മേലിലും അങ്ങനെതന്നെ മതി. ഇവ്വിധം അവരോട് പറയുവാൻ നബി യോട് അല്ലാഹു കൽപിക്കുകയും ചെയ്യുന്നു.
9:84وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ
(84) (നബിയേ) അവരിൽ നിന്ന് മരണപ്പെട്ടതായ ഒരാളുടെ പേരിലും നീ നമസ്കരിക്കുകയും ചെയ്യരുത്; അവന്റെ ക്വബ്റിങ്കൽ നിൽക്കുകയും ചെയ്യരുത്. (കാരണം) നിശ്ചയമായും അവർ അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു; അവർ തോന്നിയവാസികളായുംകൊണ്ട് മരണപ്പെടുകയും ചെയ്തിരിക്കുന്നു. (84) നമസ്കരിക്കുകയും ചെയ്യരുത് ഒരാളുടെമേലും അവരിൽ നിന്ന് م َ ات َ മരണപ്പെട്ട ഒരിക്കലും നിൽക്കുകയും അരുത് അവന്റെ ക്വബ്റിങ്ങൽ നിശ്ചയമായും അവർ അവിശ്വസിച്ചിരിക്കുന്നു ِ َّ اللها ِ ب അല്ലാഹുവിൽ അവന്റെ റസൂലിലും അവർ മരണപ്പെടുകയും ചെയ്തിരിക്കുന്നു ْ ُ 9 َ و അവരാകട്ടെ, അവരായിരിക്കെ തോന്നിയവാസികൾ കപടവിശ്വാസികൾക്കുവേണ്ടി പാപമോചനം തേടിയിട്ടു കാര്യ -മില്ല, അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയില്ല. അവരെ മേലിൽ യുദ്ധയാത്രകളി ൽ പങ്കെടുക്കാൻ അനുവദിച്ചുകൂടാ എന്നൊക്കെ മുമ്പ് കല്പിച്ചു.അവർ മരണപ്പട്ടാൽപോലും അവരെ മുസ്ലിംകളിൽനിന്ന് ഒറ്റപ്പെടുത്തണമെന്ന് ഈ വചനത്തിൽ കൽപിക്കുന്നു. മുസ്ലിംകൾ മരണപ്പെട്ടാൽ ജനാസ നമസ്കാരം നടത്തേണ്ടതുണ്ടല്ലോ. മരണപ്പെട്ട ആളു ടെ പാപമോചനതതിനും, അയാൾക്ക് അല്ലാഹുവിന്റെ കാരുണ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണത്. ഇവർ പുറമെ മുസ്ലിംകളായി അഭിനയിക്കുന്നുവെങ്കിലും യഥാർഥത്തിൽ അവിശ്വാസികളാണ്. അവിശ്വാസത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെയാണവർ മരണമടയുന്നതും. അതുകൊണ്ടാണ് അവരുടെ പേരിൽ നമസ്കാരം നടത്തു -കയും, അവരുടെ ക്വബ്റുകളുടെ അടുക്കൽ നിൽക്കുകയും ചെയ്യരുതെന്ന് കൽപിക്കു -ന്നതെന്നുകൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. "നമസ്കാരം' കൊണ്ടു ഇവിടെ ഉദ്ദേശ്യം ജനാസ നമസ്കാരമാണെ വ്യക്തമാണ്. "ക്വബറിങ്കൽ നിൽക്കുക' എന്നതിന്റെ വിവക്ഷ രണ്ടു പ്രകാരത്തിലായി -രിക്കാവുന്നതാണ്. (1) ജനാസയോടൊപ്പം പോകുകയും, മറമാടുന്നതുവരെയുള്ള കാര്യങ്ങളിൽ പങ്കെടുക്കുകയുംചെയ്യുക. (2) മറമാടിയശേഷം, മരണപ്പെട്ട ആൾക്കുവേണ്ടി താഴെ കാണുന്ന പ്രകാരം ക്വബ്റിങ്കൽ വെച്ചു പ്രാർഥന നടത്തുക. ഒരു പക്ഷേ, രണ്ടും ഉദ്ദേശിക്കപ്പെട്ടി -രിക്കുവാനും ഇടയുണ്ട്. അല്ലാഹുവിനറിയാം. ഉഥ്മാൻ (റ) പ്രസ്താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു: മയ്യിത്ത് (മരണപ്പെട്ട ആൾ) മറമാടപ്പെട്ടു കഴിഞ്ഞാൽ നബി അതിന്റെ അടുക്കൽ നിൽക്കുകയും, എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്യും: നിങ്ങളു ടെ സഹോദരനുവേണ്ടി നിങ്ങൾ പാപമോചനം തേടുകയും, അവനുവേണ്ടി "തഥ്ബീത്തി' നെ ചോദിക്കുകയും ചെയ്യുവിൻ. കാരണം, അവൻ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. ' (ദാ;ഹാ; ബസ്സാർ.) മരണപ്പെട്ട ആളോട് ക്വബ്റിൽ വെച്ചു മലക്കുകൾ ചോദ്യം മന്നു പല ഹദീഥുകളിലും സ്ഥാപിതമായതാകുന്നു. ( ) ആ ചോദ്യവേളയിലും മറ്റും പതറിപ്പോകാതെ ശരിയായ മറുപടി നൽകുമാറുള്ള സ്ഥൈര്യവും ഉറപ്പും അദ്ദേഹത്തിന് നൽ കുവാൻ വേണ്ടിയുള്ള പ്രാർഥനക്കാണ് "തഥ്ബീത്ത്'( ചോദിക്കുക എന്ന് പറഞ്ഞതുകൊണ്ടു വിവക്ഷ. (കൂടുതൽ വിവരം സൂറഃ ഇബ്റാഹീം, 27-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വരുന്നതാണ്. ഈ ആയത്ത് അവതരിച്ചതിനു ശേഷം പരിൽ നബി ജനാസ നമസ്കരിക്കുകയുണ്ടായിട്ടില്ല. ഒരു വ്യക്തി കപടവിശ്വാസിയാണെന്ന് തീരുമാനിക്കുവാൻ വഹ്യ് മുഖാന്തരമോ, അല്ലെങ്കിൽസൂഃ മുഹമ്മദ് 30-ാം വചനത്തിൽ പറയുന്നതുപോലെ-അവരിൽ കാണാവുന്ന ചില പ്രത്യേക ലക്ഷണങ്ങൾ ഖനയോ നബി മനസ്സിലാക്കുവാൻ കഴിഞ്ഞേക്കും. എന്നാൽ, നബി യുടെ ശേഷം. നബി യിൽ നിന്ന് വ്യക്തമായ വല്ല അറിവും നേരത്തേ മാത്രമേ സ്വഹാബികൾക്കുപോലും ഇന്ന ആൾ കപടവിശ്വാസിയാണെന്ന് തീ രുമാനിച്ച് നമസ്കാരം നടത്താതിരിക്കുവാൻ സാധ്യമാകുകയുള്ളൂ. തബൂക്കി ൽ നിന്ന് മടങ്ങിപ്പോരുമ്പോൾ, നബി യെ ഒരു അപകടത്തിൽപെടുത്തി കൊലപ്പെടുത്തുവാൻ ഗൂഢാലോ - ചന നടത്തി പരാജയപ്പെട്ട പന്ത്രണ്ട് കപടവിശ്വാസികളെപ്പറ്റി ഹുദൈഫത്തുബ്നുൽ യമാൻ (റ) എന്ന സ്വഹാബിക്ക് നബി സ്വകാര്യമായി അറിയിച്ചുകൊടുക്കുകയും, അത് പരസ്യമാക്കരുതെന്ന് അദ്ദേഹത്തോട് പറയുകയും ഉണ്ടായ വിവരം അൽപം മുമ്പ് നാം ഉദ്ധരിച്ചുവല്ലോ. ( ) അതുകൊണ്ട് കപടവിശ്വാസിയാണെന്ന് സംശയിക്കപ്പെടുന്ന ആ ളെപ്പറ്റി ഹുദൈഫഃ (റ) സ്വീകരിക്കുന്ന നിലപാടെന്താണെന്ന് അറിഞ്ഞ -തിന് ശേഷമേ ഉമർ(റ) അയാളുടെ പേരിൽ ജനാസ നമസ്കരിച്ചിരുന്നുള്ളൂവെന്ന് വാക്വി ദീ (റ)യുടെ രിവായത്തിൽ പറഞ്ഞിട്ടുള്ളത് പ്രസ്താവ്യമത്രെ. കപടവിശ്വാസികൾ (മുനാഫിക്വുകൾ) എല്ലാ കാലത്തും ഉെണ്ടന്നുള്ളതിൽ സംശയമില്ല. കപടവിശ്വാസികളുടെ സ്വഭാവങ്ങളും ചെയ്തികളുമായി ക്വുർ-ആനിലും ഹദീഥിലും പ്രസ്താവിക്കപ്പെട്ട മിക്കകാര്യങ്ങളും എല്ലാ കാലത്തെ കപടവിശ്വാ -സികളിലും ഉണ്ടായിരിക്കുകയും ചെയ്യും. എങ്കിലും യാതൊരു വ്യാഖ്യാനത്തിനും ഒഴികഴിവിനും ഇടമില്ലാതിരിക്കത്തക്കവണ്ണം സ്പഷ്ടമായ "കുഫ്ർ' (അവിശ്വാസം) വളിപ്പെട്ടു കണ്ടാലല്ലാതെ, വ്യക്തികളെ അവിശ്വാസികളായി വിധി കൽപിക്കുവാൻ പാടില്ലാ -ത്തതാണ്. അത് വെളി- ( ) വിശദവിവരത്തിനു ക്വബ്റിലെ സ്ഥിതിഗതികളെസ്സംബന്ധി ച്ചു സൂ:യാസീനിനുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക. ( ) ഹുദൈഫഃ (റ)ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരു ന്നു അത്. അതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി റസൂൽ തിരുമേനിയുടെ രഹസ്യക്കാരൻ ( اللها لوسر ّ رس بحا َ ص ) എന്ന് പറയപ്പെടുന്നതും. إبن كثير പ്പെടാത്ത കാലത്തോളം നിയമപരമായ വിഷയങ്ങളിൽ അവരെയും മുസ്ലിംകളായി ഗണിക്കുവാനേ നബി യുടെ കാലശേഷം നിവൃത്തിയുള്ളൂ. ജാഹിലിയ്യത്തിലും ശിർക്കിലുമായിരുന്ന ആളുകൾ - അവർക്ക് നബി യിലോ, ക്വുർ-ആനിലോ, ഇസ്ലാമിലോ ഒന്നുംതന്നെ വിശ്വാസമില്ലാതെതാൽക്കാലികമായ ചില കാര്യലാഭങ്ങളെ മുൻനിർത്തി ഇസ്ലാമിന്റെ സാക്ഷി മൊഴിനൽകി (ശഹാദത്ത് കലിമ ചൊല്ലി) ഇസ് ലാമിൽ കടന്നുകൂടിയവരാണ് നബി യുടെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികൾ. അവർക്ക് ഇസ്ലാമിന്റെ നേരെയുള്ള യഥാർഥ മനഃസ്ഥിതി അവരുടെ വാക്കുകളി ൽ നിന്നും പ്രവൃത്തികളിൽ നിന്നും എത്രമാത്രം പ്രകടമായിരുന്നുവെന്ന വസ്തുത ഈ സൂറത്തിലെയും മറ്റും നിരവധി ക്വുർ-ആൻ വചനങ്ങളാൽ അറിയപ്പെട്ടതാകുന്നു. എന്നിട്ടുപോലും അവർക്ക് വേണ്ടി പാപമോചനം തേടരുതെന്നും, അവരുടെ പേരിൽ നമസ്ക -രിക്കരുതെന്നും പോലെയുള്ള കൽപനകൾ വരുന്നതുവരേക്കും ബാഹ്യത്തിൽ അവരോടും പെരുമാറുകയാണ് നബി ചെയ്തത്. ഇന്നത്തെ കപടവിശ്വാസികളെപ്പറ്റി പൊതുവെ പറയുകയാണെങ്കിൽ, അവരിൽ ബഹുഭൂരിഭാഗവും ഇസ്ലാമിൽ പാടെ വിശ്വാസമില്ലാത്തവരായിരിക്കുകയില്ല. വിശ്വാസത്തിന്റെ ദൗർബല്യം, അജ്ഞത, സ്വേച്ഛാപരമോ ഐഹികമോ ആയ -താൽപര്യങ്ങൾ എന്നിങ്ങനെ ചില കാരണങ്ങളാൽ ഇസ്ലാമിക നിയമങ്ങളെ അവഗണിച്ചു പാപങ്ങളിൽ മുഴുകിയവരായിരിക്കും അവർ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നബി യുടെ കാലത്ത് കാപട്യം, വിശ്വാസത്തിലുള്ള കാപട്യം ( نفاق الايمان ) ആയിരുന്നു. പിൽക്കാലത്തെ കാപട്യം അനുഷ്ഠാനത്തിലുള്ള കാപട്യം ( العمل نفاق ) ആകുന്നു. കപടവിശ്വാസികളെ സംബന്ധിക്കുന്ന താക്കീതുകളി ലും ആക്ഷേപങ്ങളിലും ഏറെക്കുറെ രണ്ടുതരം കപടവിശ്വാസികളും ൾപ്പെടുന്നതാണുതാനും. സന്ദർഭവശാൽ മറ്റൊരു സംഗതികൂടി ഇവിടെ ചൂണ്ടിക്കാട്ടുന്നത് നന്നായിരിക്കും. അതായത് ക്വുർ-ആനിലും ഹദീഥിലും സാധാരണ ഉപയോഗിച്ചു കാണപ്പെടാറുള്ള ഒരു വാക്കാണ് ف َ اسق (ഫാസിക്വ്) "തോന്നിയവാസി', ദുർന്നടപ്പുകാരൻ, ധിക്കാരി, അനുസരണം കെട്ടവൻ' എന്നൊക്കെയാണിതിനു വാക്കർഥം. ക്വുർ-ആനിൽ ഇൗ വാക്ക് പലപ്പോഴും ഉപയോഗിച്ചു കാണുന്നത് "കാഫിറി' നെയും മുനാഫിക്വിനെയും ഉദ്ദേശിച്ചാകുന്നു. ഈ വചനത്തിലെ അവസാനവാക്യം തന്നെ ഇതിന് ഉദാഹരണമാകുന്നു. "കപടവിശ്വാസികൾ തന്നെയാണ് ഫാസിക്വുകൾ' എന്ന് 67-ാം വചന -ത്തിലും നാം കണ്ടു. മറ്റൊരു സ്ഥലത്ത് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനെയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുന്നതിനെയും കുറിച്ചു പ്രസ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു: "അതിന് ശേഷം ആർ വിശ്വസിച്ചുവോ അവർതന്നെയാണ് ഫാസിക്വുകൾ' (നൂർ: 55) വേറെയും ധാരാളം ഉദാഹരണങ്ങൾ ഇതിന് കാണാം. അപ്പോൾ ക്വുർ-ആന്റെ ഭാഷയിൽ ف َ اسق (ഫാസിക്വ്) എന്ന വാക്ക് "കാഫിറി'ന് തുല്യമായ ഒരർഥത്തിൽ -അതി - നെക്കാൾ ശക്തിയായ ഒരർഥത്തിൽ -ഉള്ളതാണെന്ന് കാണാവുന്നതാണ്. എന്നാൽ, മുസ്ലിംകൾക്കിടയിൽ പിൽക്കാലത്ത് പൊതുവെ അറിയപ്പെട്ടുവരുന്നതും പിൽക്കാല മതസാഹിത്യങ്ങളിൽ സാധാരണ ഉപയോഗിക്കപ്പെട്ടു വരുന്നതും നോക്കുമ്പോൾ "ഫാസിക്വ്' എന്ന വാക്ക് കുറേക്കൂടി ലഘുവായ ഒരർഥത്തിലാണ് ഗണി -ക്കപ്പെട്ടുവരുന്നത്. അഥവാ ഏതെങ്കിലും ഒരു മഹാപാപം ചെയ്തവൻ, അല്ലെങ്കിൽ ചെറുപാപങ്ങൾ ചെയ്യുക പതിവാക്കിയവൻ എന്ന ഒരു സാങ്കേതികാർഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നത്. ക്വുർ-ആന്റെ പ്രയോഗം ഈ അർഥത്തിലല്ലെന്നും, ഒരു കൂട്ടരെപ്പറ്റി അത് "ഫാസിക്വു'കൾ എന്ന് പറയുമ്പോൾ അത് ഈ അർഥത്തെക്കാൾ വളരെ ഗൗ രവമേറിയ ഒരു അർഥത്തിലാണെന്നും മനസ്സിലാക്കേണ്ടതാകുന്നു. "ഫിസ്ക്വി ' ന്റെയും "നിഫാ ക്വി' ന്റെയും (തോന്നിയവാസത്തിന്റെയും കാപട്യത്തിന്റെയും) കെടുതികളിൽ അകപ്പെടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. യഥാർഥ സത്യവിശ്വാസികളിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.
9:85وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ
(85) അവരുടെ സ്വത്തുക്കളും, അവരുടെ മക്കളും നിന്നെ ആശ്ചര്യപ്പെടുത്തരുത്. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത് അവ മൂലം ഇഹത്തിൽ അവരെ ശിക്ഷിക്കുവാനും അവർ അവിശ്വാസികളായും കൊണ്ട് അവരുടെ ജീവൻ പോകുവാനും തന്നെയാണ്. (85) നിന്നെ ആശ്ചര്യ (അത്ഭുത)പ്പെടുത്തരുത് അവരുടെ സ്വത്തുക്കൾ (ധനം) لاد ُ അവരുടെ മക്കളും (കുട്ടികളുംസന്താനങ്ങളും) നിശ്ചയമായും ഉദ്ദേശിക്കുകതന്നെ ചെയ്യുന്നു ُ َّ اللها അല്ലാഹു അവരെ ശിക്ഷിക്കുവാൻ (തന്നെ) ِ َ ا ള അവകൊണ്ട് (മൂലംനിമിത്തം) ഇഹത്തിൽ പോകു(നശിക്കു)വാനും അവരുടെ ആത്മാക്കൾ (ദേഹങ്ങൾ -ജീവൻ) ْ ُ 9 َ و അവരായിക്കൊണ്ട് അവിശ്വാസികൾ. കഴിഞ്ഞ 55-ാം വചനത്തിലെ ആശയം ഈവചനത്തിൽ വീണ്ടും ആവർത്തിച്ചുറപ്പിച്ചിരിക്കുകയാണ്. ആ വചനത്തിന്റെ വ്യാഖ്യാനം ഇവിടെയും ഓർ മിക്കുക.
9:86وَإِذَآ أُنزِلَتۡ سُورَةٌ أَنۡ ءَامِنُواْ بِٱللَّهِ وَجَٰهِدُواْ مَعَ رَسُولِهِ ٱسۡتَـٔۡذَنَكَ أُوْلُواْ ٱلطَّوۡلِ مِنۡهُمۡ وَقَالُواْ ذَرۡنَا نَكُن مَّعَ ٱلۡقَٰعِدِينَ
(86) അല്ലാഹുവിൽ വിശ്വസിക്കുകയും, അവന്റെ റസൂലിന്റെ കൂടെ സമരം ചെയ്യുകയും വല്ല "സൂറത്തും' (അധ്യായവും) അവതരിച്ചാൽ, അവരിൽ നിന്ന് ശേഷിയുള്ളവർ നിന്നോട് സമ്മതം ചോദിക്കുന്നതാണ്. അവർ പറയുകയും ചെയ്യും; "ഞങ്ങളെ വിട്ടേക്കണം. ഞങ്ങൾ (പോരാതെ) ഇരിക്കുന്നവരോടൊപ്പം ആയിക്കൊള്ളാം. (86) അവതരിപ്പിക്കപ്പെട്ടാൽ س ُ ور َ ة ٌ വല്ല സൂറത്തും, ഒരു അധ്യായം നിങ്ങൾ വിശ്വസിക്കുവിൻ എന്ന് ِ َّ اللها ِ ب അല്ലാഹുവിൽ നിങ്ങൾ സമരം ചെയ്യുകയും ചെയ്യുവിൻ അവന്റെ റസൂലിന്റെ കൂടെ നിന്നോട് സമ്മതം ( അനുമതി) തേടും, സമ്മതം തേടുകയായി الطَّو കഴിവ് (ശേഷിധന്യതയോഗ്യത) ഉള്ളവർ അവരിൽ നിന്ന് അവർ പറയുകയും ചെയ്യും. ഞങ്ങളെ വിട്ടേക്കുക ن َ ك ُ ن ْ ഞങ്ങൾ ആയിക്കൊള്ളാം, ആയിരിക്കട്ടെ ഇരിക്കുന്നവരോടൊപ്പം.
9:87رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ
(87) (യുദ്ധത്തിനുപോകാതെ) പിന്തിനിൽക്കുന്ന സ്ത്രീകളുടെ കൂടെയായിരിക്കുവാൻ അവർ തൃപ്തിപ്പെട്ടിരിക്കുകയാണ്. അവരുടെ ഹൃദയങ്ങളുടെ മേൽ മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ കാര്യം ഗ്രഹിക്കുന്നില്ല. (87) ر َ ض ُ وا അവർ തൃപ്തിപ്പെട്ടു അവരായിരിക്കുന്നതിന് പിന്തിനിൽക്കുന്ന സ്ത്രീകളുടെ കൂടെ (നൻമയില്ലാത്ത) പിന്നോക്കക്കാ -രുടെ ഒപ്പം മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു അവരുടെ ഹൃദയങ്ങളുടെമേൽ ف َ ُ ْ അതിനാൽ അവർ ഗ്രഹിക്കുകയില്ല, ഗ്രഹിക്കുന്നില്ല. അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ട് റസൂലിനോടൊപ്പം അല്ലാഹു -വിന്റെ മാർഗത്തിൽ സമരം ചെയ്യണമെന്ന് കൽപിക്കുന്ന ക്വുർ-ആൻ വചനങ്ങൾ വല്ലതും അവതരിക്കുമ്പോഴേക്കും അവർക്ക് വിറളിയായി. അതിൽ നിന്ന് എങ്ങിനെയെങ്കിലും ഒഴിവായിക്കിട്ടുവാൻ അവർ റസൂൽ തിരുമേനി യെ സമീപിച്ച് ഒഴികഴിവുകൾ നിരത്തി അനുവാദം തേടും. യുദ്ധങ്ങളിൽ പങ്കെടുക്കാറില്ലാത്തവരാണല്ലോ സ്ത്രീകൾ. അവേ രാടൊപ്പം വീട്ടിൽ തന്നെ അടങ്ങിയിരിക്കുവാനാണ് അവർക്കിഷ്ടം. ആണുങ്ങളെപ്പോലെ പുറ -ത്തിറങ്ങി ശത്രുക്കളെ നേരിടുന്നത് അവർക്കിഷ്ടമില്ല. വേണ്ടതൊന്നും ഉള്ളോട്ടു പ്രവേശിക്കാത്തവിധം അവരുടെ ഹൃദയങ്ങൾ നിഷ്ചേഷ്ടമായിരിക്കുകയാണ് എന്ന് -സാരം. (ഹൃദയങ്ങളുടെ മേൽ മുദ്രകുത്തി' എന്നതുപോലെയുളള പ്രയോഗങ്ങളുടെ താൽപര്യം ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.) (ഖവാലിഫ്) എന്ന വാക്കിനാണ് "പിന്തി നിൽക്കുന്ന സ്ത്രീകൾ' എന്ന് നാം അർഥം കൊടുത്തിരിക്കുന്നത്. അതിന് നൻമയില്ലാത്തവരും ന്നാക്കം നിൽക്കുന്നവരുമായ ആളുകൾ എന്നും അർഥം വരാവുന്നതാണ്. രണ്ടായാലും ദേ്ദശ്യം വ്യക്തമാണല്ലോ.
9:88–89لَٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ جَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ وَأُوْلَـٰٓئِكَ لَهُمُ ٱلۡخَيۡرَٰتُۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
أَعَدَّ ٱللَّهُ لَهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
(88) പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുമാകട്ടെ, തങ്ങളുടെ ധനംകൊണ്ടും, തങ്ങളുടെ ദേഹംകൊണ്ടും അവർ സമരം ചെയ്യുന്നതാണ്. അക്കൂട്ടരാകട്ടെ, അവർക്കാണ് നൻമകളും (ഉള്ളത്), അക്കൂട്ടർതന്നെയാണ് വിജയം പ്രാപിക്കുന്നവരും. (89) അവർക്ക് അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു; അതിൽ (അവർ) നിത്യവാസികളായിക്കൊണ്ട്, അതത്രെ, വമ്പിച്ച ഭാഗ്യം. (88) ِ ن ِ ന ل َ പക്ഷേ, എങ്കിലും എന്നാൽ الر ّ َ س ُ ول ُ റസൂൽ വിശ്വസിച്ചവരും م َ ع َ ه ُ അദ്ദേഹത്തോടൊപ്പം അവർ സമരം ചെയ്തു, ചെയ്യുന്നതാണ് തങ്ങളുടെ സ്വത്തുക്കൾ (ധനം) കൊണ്ട് തങ്ങളുടെ തടികൾ (ദേഹം) കൊണ്ടും അക്കൂട്ടർ, അക്കൂട്ടരാകട്ടെ ل َ അവർക്കത്രെ, അവർക്കുണ്ട് നൻമ (ഗുണം) അക്കൂട്ടർതന്നെ വിജയികൾ, വിജയംപ്രാപിക്കുന്നവരും. (89) اللها അല്ലാഹു ഒരുക്കിയിരിക്കുന്നു ل َ ُ ْ അവർക്ക് ചില സ്വർഗങ്ങളെ സഞ്ചരിക്കും, നടക്കുന്ന, ഒഴുകുന്ന അതിന്റെ (അവയുടെ അടിഭാഗത്തിലൂടെ ْ َ ار ُ 'الأ അരുവി (ആറു, നദി-)കൾ ِِ ين َ വخ َ ا നിത്യവാസികളായിട്ട്, ശാശ്വതൻമാരായിട്ട് َ ا ف ِ അതിൽ അതത്രെ ഭാഗ്യം, അതു ഭാഗ്യമത്രെ വമ്പിച്ച, മഹത്തായ, വിഭാഗം - 12
9:90وَجَآءَ ٱلۡمُعَذِّرُونَ مِنَ ٱلۡأَعۡرَابِ لِيُؤۡذَنَ لَهُمۡ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُۥۚ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٞ
(90) ധ മരുഭൂവാസി പ കളിൽ നിന്ന് ഒഴികഴിവ് സമർപ്പിക്കുന്നവർ, തങ്ങൾക്ക് സമ്മതം നൽകപ്പെടുവാൻ വേണ്ടി വന്നു. അല്ലാഹുവിനോടും, അവന്റെ റസൂലിനോടും വ്യാജം പറഞ്ഞവർ (വീട്ടിൽ) ഇരിക്കുകയും ചെയ്തു. അവരിൽ നിന്ന് അവിശ്വസിച്ചിട്ടുള്ളവർക്ക് വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്. (90) و َ ج َ اء َ വന്നു,വരുകയും ചെയ്തു ഒഴികഴിവ് സമർപ്പിക്കുന്ന (പറയുന്ന)വർ (മരുഭൂവാസി)കളിൽ നിന്ന് സമ്മതം നൽകപ്പെടുവാൻ വേണ്ടി ل َ ُ ْ അവർക്ക്, തങ്ങൾക്ക് ഇരിക്കു (ഇരുപ്പിലാകു) കയും ചെയ്തു വ്യാജം പറഞ്ഞവർ َ َّ اللها അല്ലാഹുവിനോടും അവന്റെ റസൂലിനോടും വഴിയെ ബാധിക്കും അവിശ്വസിച്ചവർക്ക് അവരിൽ നിന്ന് വേദനയേറിയ ശിക്ഷ. മരുപ്രദേശങ്ങളിൽ താമസിച്ചുവരുന്ന ഉൾനാട്ടുകാരായ അറബികൾക്കാണ് با َ ْ എന്ന് പറയപ്പെടുന്നത്. ഇവർക്ക് "ബദു'ക്കൾ ( البدو ) എന്നും പറയാറുണ്ട്. പലരും നബി യുടെ അടുക്കൽ വന്നു തങ്ങൾക്ക് തബൂക്ക് യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കാതിരിക്കുമാറു ള്ള ചില ഒഴികഴിവുകൾ സമർപ്പിച്ചുകൊണ്ട് അതിന് നബി യുടെ സമ്മതം തേടുകയുണ്ടായി. അവരിലുണ്ടായിരുന്ന കപടവിശ്വാസികളാകട്ടെ, ഇല്ലാത്ത കാരണങ്ങൾ കളവായി പറഞ്ഞു പിൻമാറിക്കളയുകയും ചെയ്തു. അങ്ങനെ, അവിശ്വാസം നിമിത്തം കളവ് പറഞ്ഞവരെപ്പറ്റിയാണ് "വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കു' മെന്നു പറഞ്ഞത്. യുദ്ധയാത്രകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാകുവാൻ തക്കതായ മുടക്കുകളുള്ളവർ ആരൊക്കെയാണെന്ന് അടുത്ത വചനങ്ങളിൽ വിവരിക്കുന്നു.
9:91لَّيۡسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلۡمَرۡضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِۦۚ مَا عَلَى ٱلۡمُحۡسِنِينَ مِن سَبِيلٖۚ وَٱللَّهُ غَفُورٞ رَّحِيمٞ
(91) ബലഹീനരുടെ മേലാകട്ടെ, രോഗികളുടെ മേലാകട്ടെ, ചിലവഴിക്കുവാനുള്ളത് കിട്ടാത്തവരുടെ മേലാകട്ടെ, ഒരു വിഷമവും (കുറ്റവും) ഇല്ല; അവർ അല്ലാഹുവിനും, അവന്റെ റസൂലിനും ഗുണം കാംക്ഷിച്ചാൽ (അഥവാ നിഷ്കളങ്കരായിരുന്നാൽ) സൽഗുണവാൻമാരുടെ മേൽ യാതൊരു മാർഗവും (സ്വീകരിക്കുവാൻ) ഇല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (91) ْ س َ ل َ ഇല്ല َ യ الض ബലഹീനരുടെ (ദുർബലൻമാരുടെ)മേൽ രോഗികളുടെ മേലും ഇല്ല യാതൊരു കൂട്ടരുടെ മേലും ഇല്ല അവർക്ക് കിട്ടുകയില്ല അവർ ചിലവഴിക്കുന്നത്, ചിലവഴിക്കേണ്ടത് ح َ ر َ ج ٌ ഒരു വിഷമവും അവർ ഗുണംകാംക്ഷിച്ചാൽ اللهِ َّ ِ അല്ലാഹുവിനും അവന്റെ റസൂലിനും സൽഗുണവാൻമാരുടെ (പുണ്യവാൻമാരുടെ) മേൽ ഇല്ല ഒരു മാർഗവും ُ َّ اللها َ و അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ر َ ح ِ കരുണാനിധിയാണ്.
9:92–93وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَآ أَجِدُ مَآ أَحۡمِلُكُمۡ عَلَيۡهِ تَوَلَّواْ وَّأَعۡيُنُهُمۡ تَفِيضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا يَجِدُواْ مَا يُنفِقُونَ
۞إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسۡتَـٔۡذِنُونَكَ وَهُمۡ أَغۡنِيَآءُۚ رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَعۡلَمُونَ
(92) യാതൊരു കൂട്ടരുടെ മേലും (ഒരു മാർഗവും) ഇല്ല; നീ അവരെ (വാഹനം) കയറ്റിക്കൊടുക്കുവാൻ വേണ്ടി നിന്റെ അടുക്കൽ അവർ വന്നപ്പോൾ, നീ (അവരോട്) പറഞ്ഞു: "നിങ്ങളെ കയറ്റുവാനുള്ളത് ധ അതിനുള്ള വക പ ഞാൻ കണ്ടെത്തുന്നില്ല; (അങ്ങനെ) വ്യസനത്താൽ തങ്ങളുടെ കണ്ണുകൾ അശ്രു (ധാര) ഒഴുകിക്കൊണ്ട് അവർ തിരിഞ്ഞുപോയി; തങ്ങൾക്ക് ചിലവഴിക്കുവാനുള്ളത് ധ അതിനുള്ള വക പ അവർ കണ്ടെത്താത്തതിനാൽ! (93) നിശ്ചയമായും മാർഗം (ഉള്ളത്),തങ്ങൾ ധനികരായിരിക്കെ നിന്നോട് സമ്മതം തേടുന്നവരുടെ മേൽ മാത്രമാകുന്നു. അവർ പിന്തി നിൽക്കുന്ന സ്ത്രീകളോടു -കൂടെയായിരിക്കുവാൻ തൃപ്തിപ്പെട്ടിരിക്കുകയാണ്. അവരുടെ ഹൃദയങ്ങളുടെമേൽ അല്ലാഹു മുദ്രകുത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ, അവർ അറിയുന്നില്ല. (92) യാതൊരു കൂട്ടരുടെമേലും ഇല്ല അവർ നിന്റെ അടുക്കൽ വന്നപ്പോൾ അവരെ വഹിക്കുവാൻ (കയറ്റിക്കൊണ്ടു പോകുവാൻ) വേണ്ടി പറഞ്ഞു (പറഞ്ഞ സ്ഥിതിക്ക്) ഞാൻ കെണ്ടത്തുന്നില്ല, എനിക്ക് കിട്ടുന്നില്ല നിങ്ങളെ ഞാൻ കയറ്റുന്നത് അവർ തിരിഞ്ഞുപോയി അവരുടെ കണ്ണുകളാകട്ടെ ت َ ف ِ يض ُ ഒഴുകിക്കൊണ്ടിരിക്കുന്നു കണ്ണുനീരിനാൽ, അശ്രുവാൽ വ്യസനത്താൽ, വ്യസനിച്ച് അവർ കെണ്ടത്താതിരിക്കുന്ന (അവർക്ക് കിട്ടാതിരുന്ന)തിനാൽ അവർ ചിലവഴിക്കുന്നത്, ചിലവാക്കേണ്ടത് (93) الس നിശ്ചയമായും മാർഗം യാതൊരുവരുടെ മേൽതന്നെ (മാത്രം) അവർ നിന്നോട് സമ്മതം തേടുന്നു ْ ُ 9 َ و അവരാകട്ടെ, അവരായിരിക്കെ ധനികരാണ്, ധനികൻമാർ ر َ ض ُ وا അവർ തൃപ്തിപ്പെട്ടു, തൃപ്തിപ്പെട്ടിരിക്കയാണ് അവർ ആയിരിക്കുവാൻ പിന്തിനിൽക്കുന്ന സ്ത്രീകളുടെ കൂടെ, (നൻമയില്ലാത്ത) പിന്നോക്കക്കാരോടൊപ്പം മുദ്രകുത്തുകയും ചെയ്തിരിക്കുന്നു ُ َّ اللها അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് ف َ ُ ْ അതിനാൽ അവർ അറിയുന്നില്ല, അറിയുകയില്ല യുദ്ധക്കൽപനകളിൽ നിന്ന് ഒഴിവ് അനുവദിക്കപ്പെട്ടവരും, യു ദ്ധയാത്രകളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ നടപടിയൊന്നും സ്വീകരിക്കപ്പെടുവാൻ പാടില്ലാത്തവരും ആരൊക്കെയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. (1) ബലഹീനൻമാർ: പ്രകൃത്യാ ദുർബ്ബലരായ കുട്ടികൾ, സ്ത്രീകൾ, വയോധികർ, അന്ധൻമാർ, മുടന്തൻമാർ മുതലായവരൊക്കെ ഇതിൽ ഉൾപ്പെടുന്നു. (2) രോഗികൾ: യുദ്ധത്തിനും യാത്രക്കും വിഷമകരമായിത്തീരുന്ന രോഗങ്ങളുള്ള എല്ലാവരും ഇതിൽ ഉൾപ്പെടും. (3) ഭക്ഷണം, വാഹനം മുതലായ യാത്രച്ചിലവുകൾക്ക് വകയില്ലാത്തവർ: എന്നാൽ, ഇവരും തന്നെ അല്ലാഹുവിനും റസൂലിനും എതിരെ വല്ല കുത്തിത്തിരുപ്പുകളും നടത്താതെ ഗുണകാംക്ഷികളും നിഷ്കളങ്കരുമായിരിക്കേണ്ടതു -െണ്ടന്നും, വല്ല കുത്തിത്തിരിപ്പും അവരിൽനിന്ന് ഉണ്ടായിരുന്നപക്ഷം അവരുടെ മേലും നടപ -ടികൾ എടുക്കേണ്ടതായി വരുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിൽപെട്ട ചില പ്രത്യേക വ്യക്തികളെപ്പറ്റിയാ ണ് 92- വചനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. തബൂക്കിലേക്കുള്ള പടയെടുപ്പിൽ പങ്കെടുക്കുവാൻ അവർക്ക് വളരെയധികം ആഗ്രഹവും ആവേശവുമുണ്ടാ -യിരുന്നു. പക്ഷേ, വാഹനത്തിനോ വഴിച്ചിലവുകൾക്കോ ഒരു കഴിവും അവർക്കുണ്ടായിരുന്നില്ല. അവർ നബി യുടെ അടുക്കൽ വന്നു വല്ല വിധേനയും തങ്ങൾക്ക് വാഹനത്തിന് മാർഗമുണ്ടാക്കിത്തന്ന് തങ്ങളെക്കൂടി കൊണ്ടുപോകണമെന്നപേക്ഷിച്ചു. നി ങ്ങളെ സഹായിച്ചു കൂടെക്കൊണ്ടുപോകുവാനുള്ള വകയൊന്നും എന്റെ പക്കൽ ഇല്ലെന്ന് ന ബി പറഞ്ഞപ്പോൾ, അവർ വ്യസനം താങ്ങുവാൻ കഴിയാതെ കരഞ്ഞു കണ്ണുനീരൊ -ഴുക്കിക്കൊണ്ട് തിരിച്ചുപോകേണ്ടിവന്നു. ഇവരെപ്പറ്റിയാണ് അതിലെ പരാമർ ശം. ഈ സ്വഹാബികൾ بكاءون (അധികമായി കരഞ്ഞവർ) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ധ നവും, കഴിവുമുണ്ടായിരുന്നിട്ടും ഉപായങ്ങൾ പറഞ്ഞൊപ്പിച്ചു ഒഴിവാകുവാൻ ശ്രമിക്കുകയും, അങ്ങനെ സ്ത്രീകളെപ്പോലെ വീട്ടിൽ അടഞ്ഞിരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്തവരുടെ ഒഴികഴിവുകളാണ് സ്വീകാര്യമല്ലാത്തത്; അവരുടെ മേൽ നടപടി എടുക്കുക തന്നെ വേണം; അവരുടെ ഹൃദയങ്ങളിലേക്ക് നന്മകൾ പ്രവേശിക്കാത്തവിധം അവ അടഞ്ഞുപോയിരിക്കുന്നു; അതിനാൽ അവർക്ക് കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ചോ, തങ്ങളുടെ ഗുണത്തെക്കുറിച്ചോ അറിയുവാൻ കഴിയുകയില്ല എന്നൊക്കെയാണ് 93 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുണ്ടായിരുന്നിട്ടും തക്കതാ യ കാരണം നിമിത്തം അതിന് സാധിക്കാതെ വന്നവർക്ക്-അവർ പങ്കെടുക്കാതെതന്നെ-അല്ലാഹു പ്രതിഫലം നൽകുന്നതാണെന്ന് പല ഹദീഥുകളിലും വ്യക്തമായി പ്രസ്താവി -ക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, അനസ് (റ) പറയുന്നു: "മദീനയിൽ ചില ജനങ്ങളുണ്ട്: നിങ്ങൾ വല്ല താഴ്വരയും കടന്നു പോകുകയോ, വഴിനടക്കുകയോ അവരും നിങ്ങളോടൊപ്പം ഉണ്ടാകാതിരിക്കുകയില്ല' എന്ന് നബി പറയുകയുണ്ടായി. സ്വഹാബികൾ ചോദിച്ചു: "അവർ മദീനയിലായിരിക്കുമ്പോഴുമോ?' തിരു -മേനി പറഞ്ഞു: "അതെ, മുടക്കുകൾ അവരെ തടഞ്ഞുവെച്ചിരിക്കുകയാണ്.' (ബു;മു) ജുസ്-ഉ് -
9:94يَعۡتَذِرُونَ إِلَيۡكُمۡ إِذَا رَجَعۡتُمۡ إِلَيۡهِمۡۚ قُل لَّا تَعۡتَذِرُواْ لَن نُّؤۡمِنَ لَكُمۡ قَدۡ نَبَّأَنَا ٱللَّهُ مِنۡ أَخۡبَارِكُمۡۚ وَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
(94) നിങ്ങൾ അവരുടെ അടുക്കലേക്ക് മടങ്ങി (എത്തി) യാൽ അവർ നിങ്ങളോട് ഒഴികഴിവ് പറയുന്നതാണ്. (അവരോട്) പറയുക: "നിങ്ങൾ ഒഴികഴിവ് പറയേണ്ട; നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല; (കാരണം) നിങ്ങളുടെ വർത്തമാനങ്ങളിൽ നിന്ന് (ചിലതൊക്കെ) അല്ലാഹു ഞങ്ങൾക്ക് വിവരമറിയിച്ചിട്ടുണ്ട്. വഴിയെ നിങ്ങളുടെ പ്രവർത്തനം (എന്താണെന്ന്) അല്ലാഹുവും, അവന്റെ റസൂലും കാണുന്നതുമാണ്. പിന്നീട്, അദൃശ്യവും ദൃശ്യവും അറിയുന്നവനിലേക്ക് നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. അപ്പോൾ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവൻ നിങ്ങൾക്ക് വിവരം നൽകും. (94) അവർ ഒഴികഴിവ് പറയും നിങ്ങളിലേക്ക് (വന്ന്), നിങ്ങളോട് നിങ്ങൾ മടങ്ങിയാൽ അവരിലേക്ക് ق ُ ل ْ നീ പറയുക നിങ്ങൾ ഒഴികഴിവു പറയേ− ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല, വിശ്വസിക്കയില്ലതന്നെ ل َ ُ م ْ നിങ്ങളെ ഞങ്ങൾക്ക് വിവരം അറിയിച്ചിട്ടുണ്ട്, വർത്തമാനം നൽകിയിട്ടുണ്ട് ُ َّ اللها അല്ലാഹു നിങ്ങളുടെ വർത്തമാനങ്ങളിൽനിന്ന് (ചിലത്) വഴിയെ കാണുകയും ചെയ്യും ُ َّ اللها അല്ലാഹു നിങ്ങളുടെ പ്രവൃത്തിയെ, പ്രവർത്തനം അവന്റെ റസൂലും َ ّ ُ 0 പിന്നീട് നിങ്ങൾ മടക്കപ്പെടും, ആക്കപ്പെടും അറിയുന്നവനിലേക്ക് അദൃശ്യത്തെ, മറഞ്ഞ കാര്യം و َ الش ദൃശ്യത്തെയും, വെളിവായതും അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും നിങ്ങളായിരുന്നതിനെക്കുറിച്ച് നിങ്ങൾ പ്രവർത്തിക്കും. കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചവരെകഴിവുണ്ടായിരുന്നിട്ടും പടയെടുപ്പിൽ പങ്കെടുക്കാതെ പിന്തി നിന്നവരെപറ്റിയാണ് പ്രസ്താവിക്കുന്നത്. നബി യും സ്വഹാബികളും തബൂക്കിൽനിന്ന് തിരിച്ചെത്തിയാൽ ഓരോ ഒഴികഴിവുകളുമായി അവർ മുന്നോട്ട് വരുമെന്നും, അപ്പോൾ അവരോട് ഇന്നിന്നപ്രകാരം പറയണമെന്നും അല്ലാഹു നബി യെ അറിയിക്കുന്നു. നിങ്ങളുടെ ഈ ഒഴികഴിവുകളൊന്നും ഞങ്ങൾക്ക് കേൾക്കേ−, ഞങ്ങൾ നിങ്ങളെ വിശ്വസിക്കുവാൻ പോകുന്നില്ല, നിങ്ങളുടെ യഥാർഥ നിലെ യപ്പറ്റി അല്ലാഹു ഞങ്ങൾക്ക് അറിവു തന്നിട്ടുണ്ട്, അതുകൊണ്ട് നിങ്ങളുടെ ഒഴികഴിവുകൾ ഒന്നും സ്വീകാര്യമല്ല. അതിരിക്കട്ടെ, മേലിൽ നിങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്-ഈ കപടനില തന്നെ തുടരുമോ അതല്ല, അതിൽനിന്ന് ഖേദിച്ചു മടങ്ങി മേലിൽ ന ന്നായിത്തീരുമോ എന്നൊക്കെകണ്ടറിഞ്ഞശേഷം അതനുസരിച്ച് അല്ലാഹുവും റ സൂലും നിങ്ങളോട് പെരുമാറുന്നതാണ്. എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങൾ മടങ്ങിച്ചെല്ലുന്നത്. അപ്പോൾ, നിങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ചുള്ള നടപടി അവൻ സ്വീകരിക്കുന്നതും, അത് നിങ്ങളെ അവൻ ബോധ്യപ്പെടുത്തുന്നതുമാകുന്നു എന്നൊക്കെയാണ് മറുപടിയുടെ ചുരുക്കം. അല്ലാഹു തുടരുന്നു:-
9:95–96سَيَحۡلِفُونَ بِٱللَّهِ لَكُمۡ إِذَا ٱنقَلَبۡتُمۡ إِلَيۡهِمۡ لِتُعۡرِضُواْ عَنۡهُمۡۖ فَأَعۡرِضُواْ عَنۡهُمۡۖ إِنَّهُمۡ رِجۡسٞۖ وَمَأۡوَىٰهُمۡ جَهَنَّمُ جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ
يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ
(95) നിങ്ങൾ അവരിലേക്ക് തിരിച്ചെത്തിയാൽ -നിങ്ങൾ അവരെക്കുറിച്ച് (നിരാക്ഷേപം) തിരിഞ്ഞുകളയുവാൻ വേണ്ടിവഴിയെ അവർ നിങ്ങളോട് അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യും. എന്നാൽ, നിങ്ങൾ അവരെക്കുറിച്ച് (അവഗണിച്ചു) തിരിഞ്ഞുകളയുവിൻ. നിശ്ചയമായും അവർ, വൃത്തികെട്ടവരാകുന്നു; അവരുടെ സങ്കേതമാകട്ടെ, "ജഹന്നമും' (നരകവും) ആകുന്നു: അവർ പ്രവർത്തിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിന് പ്രതിഫലമായിട്ട്. (96) നിങ്ങൾ അവരെക്കുറിച്ച് തൃപ്തിപ്പെടുവാൻ വേണ്ടി അവർ നിങ്ങളോട് ശപഥം ചെയ്യുന്നു. എന്നാൽ, നിങ്ങൾ അവരെക്കുറിച്ച് തൃപ്തിപ്പെടുന്നപക്ഷം, നിശ്ചയ- മായും അല്ലാഹു (ആ) തോന്നിയവാസികളെക്കുറിച്ച് തൃപ്തിപ്പെടുകയില്ല. (95) വഴിയെ അവർ സത്യം (ശപഥം) ചെയ്യും ِ َّ اللها ِ ب അല്ലാഹുവിനെക്കൊണ്ട് ل َ ُ م ْ നിങ്ങളോട് നിങ്ങൾ തിരിഞ്ഞു (തിരിച്ചു) വന്നാൽ അവരിലേക്ക് നിങ്ങൾ തിരിഞ്ഞുകളയുവാൻ വേണ്ടി അവരെക്കുറിച്ച് എന്നാൽ (അതിനാൽ) നിങ്ങൾ തിരിഞ്ഞു (അവഗണിച്ചു) കളയുവിൻ അവരെപ്പറ്റി നിശ്ചയമായും അവർ ر ِ ج ْ س ٌ വൃത്തികെട്ടവരാണ് അവരുടെ സങ്കേതമാകട്ടെ ജഹന്നമാകുന്നു ج َ ز َ اء ً പ്രതിഫലമായിട്ട് അവർ ആയിരുന്നതിന് അവർ സമ്പാദിക്കും. പ്രവർത്തിക്കും. (96) അവർ സത്യം (ശപഥം) ചെയ്യും (ചെയ്യുന്നു) ل َ ُ م ْ നിങ്ങളോട് നിങ്ങൾ തൃപ്തിപ്പെടുവാൻ വേണ്ടി അവരെക്കുറിച്ച് എനി (എന്നാൽ, അങ്ങിനെ) നിങ്ങൾ തൃപ്തിപ്പെടുന്ന--പക്ഷം അവരെക്കുറിച്ച് اللها എന്നാൽ നിശ്ചയമായും അല്ലാഹു അവൻ തൃപ്തിപ്പെടുകയില്ല ജനങ്ങളെക്കുറിച്ച് തോന്നിയവാസികളായ. നിങ്ങൾ അവരുടെ കുറ്റം നിസ്സാരമാക്കണം, അവരെക്കുറിച്ച് നിങ്ങൾ തൃപ്തരാവണം, അഥവാ നിങ്ങളിൽ നിന്ന് അവരുടെ നേരെ ആക്ഷേപവും പ്രതിഷേധവും ഉണ്ടാവരുത് എന്നൊക്കെയാണ് ആ വൃത്തികെട്ടവരുടെ ഉദ്ദേശ്യം. അതിനുവേണ്ടിയാണവർ അല്ലാഹുവിന്റെ നാമത്തിൽ സത്യം ചെയ്തുകൊണ്ട് ഒഴികഴിവുകൾ സമ ർപ്പിക്കുന്നത്. നിങ്ങൾ അവരെപ്പറ്റി തൃപ്തിപ്പെട്ടാൽപോലും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെടുവാൻ പോകുന്നില്ല, തോന്നിയവാസികളും ദുർന്നടപ്പുകാരുമാണവർ, അതുകൊണ്ട് അവരെ ഗുണദോഷിക്കുവാനും മറ്റും മിനക്കെടാതെ നിങ്ങൾ അവഗണിച്ചു തള്ളി -യേക്കുക. അവരോട് ചെയ്യേണ്ടത് അല്ലാഹു ചെയ്തുകൊള്ളും എന്ന് സാരം.
9:97ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ
(97) ധ മരുഭൂ വാസി പ കൾ, അവിശ്വാസവും കപട വിശ്വാസവും കൂടുതൽ കഠിനമായവരാകുന്നു; അല്ലാഹു അവന്റെ റസൂലിന്റെ മേൽ അവതരിപ്പിച്ചതിന്റെ പരിധികളെ അറിയാതിരിക്കുവാൻ കൂടുതൽ അവകാശപ്പെട്ടവരുമാകുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും അഗാധജ്ഞനുമാണ്. (97) ُ با َ ْ ഇالأ أ َ ش َ د ُّ അധികം കഠിനമായ (കടുത്ത) വരാണ്. ك ُ ف ْ رًا അവിശ്വാസം, അവിശ്വാസത്താൽ കാപട്യവും, കാപട്യത്താലും അധികം അവകാശ (തര) പ്പെട്ടവരുമാണ് അറിയാതിരിക്കുവാൻ ح ُ د ُ ود َ അതിർത്തി (പരിധി) കളെ اللها അല്ലാഹു ഇറക്കിയതിന്റെ അവന്റെ റസൂലിന്റെ മേൽ ُ َّ اللها َ و അല്ലാഹു ٌ ഥ ع َ ل ِ (എല്ലാം) അറിയുന്നവനാണ് ٌ ഥ ح َ ك ِ അഗാധജ്ഞനാണ്, യുക്തിമാനാണ്. മരുഭൂവാസികളായ അറബികളെപ്പറ്റിയാണ് ൾ الاعراب എന്ന് പറയപ്പെടുന്നതെന്ന് മുമ്പ് പറഞ്ഞുവല്ലോ. പട്ടണങ്ങളിലും, പരിസര -ങ്ങളിലും വസിക്കുന്നവർക്ക് "അറബി"കൾ ( العرب ) എന്നും പറയപ്പെടും. അറബികളിലുള്ള സത്യവിശ്വാസികെ ളക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും പലതും പ്രസ്താവിച്ചതിനെ തുടർന്ന് പൊതുസ്ഥിതി വിവരിക്കുകയാണ്. സ്വഭാവത്തിലും പെ രുമാറ്റത്തിലും പരുഷത, ഇണക്കമില്ലായ്മ, പാരമ്പര്യങ്ങളും അന്ധവിശ്വാസങ്ങളും കൈവിടുന്നതിലുള്ള മടി, ജ്ഞാന സമ്പാദന മാർഗങ്ങളുടെ വിരളത, ശിക്ഷണ പരിശീലനങ്ങളുടെ അഭാവം, ജനസമ്പർക്കത്തിന്റെ പോരായ്മ എന്നിത്യാദി കാരണങ്ങളാൽ -കളുടെ ഹൃദയം സ്വാഭാവികമായും കടുപ്പം കൂടിയതും പരുക്കനുമായിരിക്കും. അതാണ് അവർ അവിശ്വാസത്തിലും കാപട്യത്തിലും കൂടുതൽ കഠിനമായിരിക്കുവാനും, അല്ലാഹു അവതരിപ്പിച്ച നിയമനിർദ്ദേശങ്ങളുടെ പരിധികളെപ്പറ്റി കൂടുതൽ അജ്ഞ -രായിരിക്കുവാനും കാരണം. മറ്റുള്ള അറബികളെപ്പോലെ നബി യുമായും സത്യവിശ്വാസികളുമായും സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുവാനോ, അവരിൽനിന്ന് ക്വുർ-ആനും സദുപദേശങ്ങളും കേട്ടു പരിചയിക്കുവാനോ ഉള്ള അവസരവും അവർക്ക് കുറവാ -യിരിക്കുമല്ലോ. സൂഃ ഫത്ഹിലും, സൂഃ ഹുജുറാത്തിലും യും, അവരുടെ പരുക്കൻ സ്വഭാവങ്ങളെപ്പറ്റിയും ചില പരാമർശങ്ങൾ കാണാവുന്നതാണ് . ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തിൽ ഇപ്രകാ രം വന്നിരിക്കുന്നു: "ആരെങ്കിലും മരുഭൂമിയിൽ വസിച്ചാൽ അവൻ ഇണക്കമില്ലാത്തവ -നാകും, ആരെങ്കിലും വേട്ടയാടൽ പിൻതുടർന്നാൽ അവൻ അശ്രദ്ധനാകും, ആരെങ്കിലും സു ൽത്താന്റെ (ഭരണാധികാരിയുടെ) അടുക്കൽ ചെന്നുകൂടിയാൽ അവൻ കുഴപ്പത്തിന് വിധേയനാകും' (അ; ദാ; തി; ന.) (റ) പറയുകയാണ്: റസൂൽ തിരുമേ -നിയുടെ അടുക്കൽ കുറേ ആളുകൾ വരികയുണ്ടായി. അവർ ( സംഭാഷണമദ്ധ്യെ) ചോദിച്ചു; "നിങ്ങൾ നിങ്ങളുടെ ശിശുക്കളെ ആ ളുകൾ "അതെ' എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിനെത്തന്നെയാണ ഞ ങ്ങൾ ചുംബിക്കാറില്ല' അപ്പോൾ റസൂൽ പറഞ്ഞു: "നിങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് അല്ലാഹു കാരുണ്യത്തെ എനിക്ക് വല്ലതും ചെയ്വാൻ കഴിയുമോ?!' (ബു;മു.) പൊതുനില വിവരിച്ചശേഷം, എന്നാലും അവരിൽ രണ്ടുതരം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
9:98–99وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ
وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
(98) ചിലർ: തങ്ങൾ ചിലവഴിക്കുന്നതിനെ അവർ ഒരു നഷ്ടബാധയാക്കിത്തീർക്കുന്നു; നിങ്ങളിൽ അവർ കാലദോഷങ്ങൾ (ആപത്തുകൾ) പ്രതീ- ക്ഷിക്കുകയും ചെയ്യുന്നു. ദുഷിച്ച കാലദോഷം അവരുടെമേൽ ഉണ്ടാവട്ടെ! അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (99) കളിലുണ്ട് ചിലരും: അവർ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; തങ്ങൾ ചിലവഴിക്കുന്നതിനെ അവർ, അല്ലാഹുവിന്റെ അടുക്കൽ (സാമീപ്യം സിദ്ധിക്കുന്ന) പുണ്യ കർമങ്ങളും, റസൂലിന്റെ പ്രാർത്ഥന (ക്കുള്ള വഴി) കളുമാക്കിത്തീർക്കുകയും ചെയ്യുന്നു. അറിയുക! നിശ്ചയമായും, അത് അവർക്ക് (സാമീപ്യം സിദ്ധിക്കുന്ന) പുണ്യകർമമാകുന്നു. വഴിയെ, അവരെ അല്ലാഹു അവന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (98) മരുഭൂവാസികളിൽപെട്ടതാണ് م َ ن ْ യാതൊരുവർ, ചിലർ അവൻ (അവർ) ആക്കിത്തീർക്കും താൻ ചിലവഴിക്കുന്നത് ഒരു നഷ്ടഭാരം, കടബാദ്ധ്യത അവൻ പ്രതീക്ഷിക്കുകയും, കാത്തിരിക്കുകയും ب ِ ُ م ُ നിങ്ങളിൽ, നിങ്ങൾക്ക് കാലദോഷ (കാലചക്ര) ങ്ങളെ, ആപത്തുകളെ അവരുടെ മേലുണ്ട്, അവരിലുണ്ടാവട്ടെ കാലദോഷം (കാലചക്രം), ആപത്ത് الس َّ و ْ ء ِ തിന്മയുടെ (ദുഷിച്ച) ُ َّ اللها َ و അല്ലാഹു َ ِ يع ٌ മ കേൾക്കുന്നവനാണ് ٌ ഥ ع َ ل ِ അറിയുന്നവനാണ്. (99) വിശ്വസിക്കുന്നവർ ِ َّ اللها ِ ب അല്ലാഹുവിലും الآخ അന്ത്യനാളിലും ആക്കുകയും താൻ (തങ്ങൾ) ചിലവഴിക്കുന്നത് സാമീപ്യം സിദ്ധിക്കുന്ന കാര്യങ്ങൾ, പുണ്യകർമങ്ങൾ اللها അല്ലാഹുവിന്റെ അടുക്കൽ പ്രാർത്ഥനകളും, ആശീർവാദങ്ങളും الر َّ س ُ ول ِ റസൂലിന്റെ أ َ لا അല്ലാ, അറിയുക َّ َ ا ِ إ നിശ്ചയമായും അത് സാമീപ്യകർമം (പുണ്യകർമം) ആകുന്നു ل َ ُ ْ അവർക്ക് വഴിയെ അവരെ പ്രവേശിപ്പിക്കും ُ َّ اللها അല്ലാഹു തന്റെ കാരുണ്യത്തിൽ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാ ണ് ر َ ح ِ ٌ കരുണാനിധിയുമാണ്. സ്വന്തം കാരണത്താലല്ലാതെപുറമെ നിന്നുള്ള വല്ല പ്പെടുന്ന ധനനഷ്ടത്തിനാണ് (നഷ്ടബാധകടഭാരം) എന്ന് പറയുന്നത്. എന്ന വാക്കിന്റെ ബഹുവചനമാണ് "ചുറ്റിത്തിരിയുന്നത്, വൃത്തം, ചക്രം' എന്നൊക്കെയാണ് അതിന്റെ വാക്കർഥം. കാലാന്തരങ്ങളിലൂടെയുണ്ടാകുന്ന സംഭവഗതികളെപ്പറ്റി "കാലചക്രം' എന്ന് മലയാളത്തിൽ പറയാറുള്ളതുപോലെ, കാലഗതികൾക്കനുസരിച്ചുണ്ടാകുന്ന ആപത്തുകളെ ഉദ്ദേശിച്ച് അറബിയിൽ ആ വാക്ക് ഉപയോഗിക്കുന്നു (അവരുടെമേൽ ദുഷിച്ച കാലദോഷം-അഥവാ ആപത്ത്-ഉണ്ടായിരിക്കട്ടെ) എന്ന വാക്യം അവർക്കെതിരെ പ്രാർഥനാരൂപത്തിലുള്ള ഒരു ഇട -വാക്യമാകുന്നു. ഒരു കൂട്ടരെപ്പറ്റി ആക്ഷേപിക്കുകയോ, ചയ്യുമ്പോൾ, സന്ദർഭത്തിനനുസരിച്ച് അവർക്കെതിരിൽ ഇങ്ങനെയുള്ള വല്ല പ്രാർഥനാ വാക്യങ്ങൾ ഉപയോഗിക്കുന്നത് അറബി സാഹിത്യത്തിലെ ഒരു ശൈലിയാകുന്നു. ആദ്യത്തെ വചനത്തിൽ കപടവിശ്വാസിക -ളെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ വല്ലതും അവർ ചി ലവഴിക്കേണ്ടിവരുമ്പോൾ അത് സദുദ്ദേശ്യത്തോടുകൂടി ചെയ്കയില്ല. വല്ല പിഴയോ , കൈക്കൂലിയോ പോലെയുള്ള ഒരു നഷ്ടഭാരം താങ്ങേണ്ടിവന്നാലത്തെ മാതിരിമനമില്ലാ -മനസ്സോടെയായിരിക്കും ചിലവഴിക്കുക. മുസ്ലിംകളുടെ നില ഭദ്രമല്ല, അധികം താമ -സിയാതെ അറബികളുടെ കൈക്കോ മറ്റോ അവർക്ക് ആപത്തുകൾ നേരിടുവാനിരിക്കുന്നു. തുവരെ മാത്രമേ തങ്ങൾ മുസ്ലിം വേഷമണിഞ്ഞു നടക്കേണ്ടതുള്ളൂ എന്നൊക്കെ അവർ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ, യഥാർഥത്തിൽ സംഭവിക്കു -വാൻ പോകുന്നത് അതല്ല. അവരുടെ പ്രതീക്ഷക്ക് നേരെ വിപരീതമായിരിക്കും സം ഭവിക്കുക. അല്ലാഹുവിന് ഒന്നും അജ്ഞാതമല്ല. എല്ലാം അവൻ അറിഞ്ഞുകൊണ്ട് തന്നെയായി -രുന്നു എന്നൊക്കെയാണ് അവരെപ്പറ്റി പ്രസ്താവിച്ചതിന്റെ താൽപര്യം. രണ്ടാമത്തെ വചനത്തിൽ, കപടവിശ്വാസികളല്ലാത്ത യഥാർഥ സത്യവിശ്വാസികളും അവരുടെ നില നേരെ മറിച്ചാണെ ന്നും ചൂണ്ടിക്കാട്ടുന്നു. അവർ യുദ്ധകാര്യങ്ങളിലും മറ്റും ധനം ചിലവഴിക്കുന്നത് അല്ലാ -ഹുവിങ്കൽ സ്വീകാര്യമായ പുണ്യകർമമായിത്തീരണമെന്നും, നബി തങ്ങൾക്കുവേണ്ടി പ്രാർഥിക്കുവാൻ കാരണമായിത്തീരണമെന്നും ഉദ്ദേശിച്ചായിരിക്കും. ട ഉദ്ദേശ്യം പോലെത്തന്നെ അല്ലാഹു അത് അംഗീകരിക്കുകയും, അവർക്ക് പാപമോചനവും കാരുണ്യവും നൽകുകയും ചെയ്യും. ഇതാണ് അവരെപ്പറ്റി പറഞ്ഞതിന്റെ ചുരുക്കം. (അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമങ്ങൾ ചെയ്യുന്നവർക്കുവേണ്ടി നബി പ്രാർഥിക്കുന്നതിനെക്കുറിച്ച് 103-ാം വചനത്തിൽ പ്രസ്താവിക്കുന്നുണ്ട്.) വിഭാഗം - 13
9:100وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ
(100) "മുഹാജിറു"കളിൽനിന്നും, "അൻസ്വാരി'കളിൽ നിന്നും ആദ്യത്തെവരായ മുൻകടന്നവരും, (നിഷ്കളങ്കം) സുകൃതം ചെയ്തുകൊണ്ട് അവരെ പിൻതുടർന്നവരും, അവരെക്കുറിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു; അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു; അടിഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളെ അവർക്കുവേണ്ടി അവൻ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു; അതിൽ (അവർ) എന്നെന്നും നിത്യവാസികളായിക്കൊണ്ട്. അതത്രെ വമ്പിച്ച ഭാഗ്യം. (100) و َ الس മുൻകടന്ന (മുന്നോട്ടുവന്ന)വർ الأو َّ ل ُ ون َ ആദ്യത്തെ(-ഒന്നാമത്തെ)-വരായ മുഹാജിറുകളിൽ (ഹിജ്റഃ പോയവരിൽ) നിന്ന് و َ الأن ْ ص َ ار ِ അൻസ്വാരി (സഹായി)-കളിൽ നിന്നും ّ َ ِ ين َാا َ و ْ ُ ഏات َّ ب َ ع ُ و അവരെ പിന്തുടർന്നവരും നന്മ ചെയ്തുകൊണ്ട്, സുകൃതം ചെയ്തുകൊണ്ട് اللها അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു അവരെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു ع َ ن ْ ه ُ അവനെപ്പറ്റി അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു ْ ُ ഴ ل َ അവർക്ക് സ്വർഗങ്ങളെ ഒഴുകുന്നു, നടക്കും അതിന്റെ (അവയുടെ) താഴ്ഭാഗത്ത് ْ َ ار ُ ഉالأ അരുവി(-നദി)-കൾ ِِ ين َ ബخ َ ا നിത്യവാസികളായിക്കൊണ്ട് ف ِ َ ا അതിൽ, അവയിൽ എക്കാലവും, എന്നെന്നും അതത്രെ ഭാഗ്യം, അതു ഭാഗ്യമത്രെ വമ്പിച്ച, മഹത്തായ കപടവിശ്വാസികളെക്കുറിച്ചും മറ്റും പലതും പ്രസ്താവിച്ച -ശേഷം, നബി തിരുമേനി യൊന്നിച്ച് അച്ചടക്കത്തോടും സർവ്വസന്നദ്ധതയോടുംകൂടി സദാ വർത്തിച്ചുപോരുന്ന സ്വഹാബികളെക്കുറിച്ച് അല്ലാഹു പുകഴ്ത്തിപ്പറയുകയാണ്. മദീനയിലേക്ക് ഹിജ്റഃ പോന്ന സത്യവിശ്വാസികളാണ് മുഹാജിറുകൾ. നബി യെയും അവരെയും ഇസ്ലാമിനെയും അതീവ താൽപര്യത്തോടെ സഹായിച്ച മദീനയിലെ സത്യവിശ്വാസികളാണ് അൻസ്വാരികൾ. ഇവരിൽ ഇസ്ലാമിലേക്കും, ഇസ്ലാമിക സേവ -നങ്ങളിലേക്കും ആദ്യമാദ്യം മുമ്പോട്ട് വന്നവരെക്കുറിച്ചാണ് മുൻകടന്നവർ ( الس എന്ന് പറഞ്ഞത്. ആദ്യമാദ്യം സത്യവിശ്വാസവും ത്യാഗസന്നദ്ധതയും സ്വീകരിച്ചവർക്ക് പ്രമുഖ സ്ഥാനവും കൂടുതൽ വ്യക്തമാണല്ലോ. അതുകൊണ്ടാ ണ് ഒന്നാമതായി അവരെക്കുറിച്ച് പ്രസ്താവിച്ചത്. അതിനുശേഷം, അവരുടെ മാതൃ -കകളെ പിൻപറ്റിക്കൊണ്ട് ഇരുവിഭാഗത്തിലുമുള്ള എല്ലാവരെക്കുറിച്ചും രണ്ടാമതായും പ്രസ്താവിച്ചിരിക്കുന്നു. ഹിജ്റഃ ആറാം കൊല്ലത്തിൽ ഹുദൈബിയയിൽ വെച്ച് നടന്ന പ്രസിദ്ധ -മായ സന്ധിക്കുമുമ്പ് ഹിജ്റഃ വന്ന സ്വഹാബികളെ ഒന്നാംഘട്ടക്കാരായ മുഹാജിറുകളായി പൊതുവെ എണ്ണപ്പെടുന്നു. അവരിൽതന്നെ ആദ്യമാദ്യം വന്നവരും പ്രധാന രംഗങ്ങളിൽ പങ്കുവഹിച്ചവരുമായ ആളുകൾക്ക് മുൻഗണന ഉണ്ട്താനും. നബി തിരുമേനി -യുടെ പ്രവാചകത്വത്തിനുശേഷം പതിനൊന്നാം കൊല്ലത്തിൽ ഏഴുപേരും, പന്ത്രണ്ടാം കൊല്ലത്തിൽ എഴുപത് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എഴുപത്തിരണ്ട് പേരും മദീനയിൽനിന്ന് മക്കയിൽ വന്ന് നബി യുമായി അക്വബഃ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്വകാര്യ ഉടമ്പടി നടത്തിപ്പോയിരുന്നു. ഈ ഉടമ്പടി -യിലെ അംഗങ്ങളാണ് അൻസ്വാരികളിൽ പ്രഥമ സ്ഥാനം അർഹിക്കുന്നവർ. "മുൻകടന്നവർ ' ( الس എന്നതിനെപ്പറ്റി വേറെയും ഇപ്പറഞ്ഞതാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നത്. മുഹാജിറുകളും അൻസ്വാരികളുമായി നബി യുടെ സ്വഹാബികളായുള്ള എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് അവർക്ക് അല്ലാഹു നൽകുന്ന ബഹുമതി നോക്കുക! ഒന്നാമതായി اللها (അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു) അതെ, അവരുടെ വിശ്വാസത്തിലും പ്രവൃത്തിയിലും, സ്ഥിതിഗതികളി -ലുമെല്ലാം തന്നെ അവരെക്കുറിച്ച് അല്ലാഹുവിന്ന് തൃപ്തിയാണുള്ളത്. അങ്ങനെ, അവന്റെ മ ഹത്തായ കാരുണ്യത്തിന്നും, അനുഗ്രഹങ്ങൾക്കും അവർ പാത്രമായിരിക്കുന്നു. രണ്ടാമതായി (അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു) അതെ, ഇഹത്തിലും പരത്തിലും അല്ലാഹു തങ്ങൾക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ പരിപൂർണമാ യ സംതൃപ്തിയുള്ളവരും തികച്ചും സന്തുഷ്ടരുമാണവർ. ശിർക്ക് കുഫ് റുകളിൽ നിന്നും അനാചാര ദുരാചാരങ്ങളിൽനിന്നും അവൻ അവരെ രക്ഷിച്ചു. അവരുടെ കൈ ഇസ്ലാമിന് വിജയവും അഭിവൃദ്ധിയും നൽകി. നിന്ദ്യനികൃഷ്ടമായ ജീവിത രീതിയിൽനിന്ന് ഉൽകൃഷ്ടവും പരിപാവനവുമായ ജീവിത രീതിക്ക് അവൻ അവരെ ഉത്തമ മാതൃകകളാക്കി. പരലോകത്തുവെച്ച് ലഭിക്കുവാനിരിക്കുന്ന സ്വർഗീയാ -നുഗ്രഹങ്ങളും സ്ഥാനമാനങ്ങളുമാകട്ടെ, അവർണനീയവും! ഇതിൽപരം ഭാഗ്യം മറ്റെന്തുണ്ട്? ! ഇല്ല. മറ്റൊന്നുമില്ല. അതുതന്നെ മഹത്തായ ഭാഗ്യം!( അല്ലാഹുതന്നെ പറഞ്ഞതുപോലെ, മനുഷ്യർക്ക് ലഭിക്കുവാനിരി -ക്കുന്ന അതിമഹത്തായ ഈ ഭാഗ്യം-അല്ലാഹു അവരെക്കുറിച്ചും അവർ അവനെക്കുറിച്ചും തൃപ്തിപ്പെടുകയെന്ന ഭാഗ്യംസിദ്ധിച്ചവരും, അല്ലാഹുവിന്റെ നിരുപാധികമായ പ്രശംസക്ക് പാത്രീഭൂതരുമായ ആ സ്വഹാബി വര്യന്മാരെപ്പറ്റി പൊതുവിലോ, അവരിൽപെട്ട ചിലരെപ്പറ്റി പ്രത്യേകമായോ പഴിവാക്കുകൾ ഉപയോഗിക്കുകയോ, അവർക്ക് അല്ലാഹു നൽകിയ ആ ബഹുമതികൾക്ക് നിരക്കാത്തവിധം അവരുടെ സ്ഥാനപദവികെ ള ഇടിച്ചുതാഴ്ത്തുകയോ ചെയ്യുന്നത് എന്തുമാത്രം ധിക്കാരമായിരിക്കുമെന്ന് നോക്കുക! അതിന് ആരെങ്കിലും മുതിരുന്നപക്ഷം-അവർ വ്യക്തികളോ, റാഫിദ്വഃ പോലെയുള്ള) കക്ഷികളോ, മുൻകാലക്കാരോ, പിൻകാലക്കാരോ, ആരാവെ ട്ട-അതിന്റെ അർത്ഥം അല്ലാഹു സ്വഹാബികൾക്ക് നൽകിയ പ്രശംസകളെ അംഗീകരിക്കുവാ ൻ അവർ തയ്യാറില്ലെന്നാണല്ലോ. അതിന്റെ അനിവാര്യഫലമാകട്ടെ, അല്ലാഹുവി ന്റെ കോപശാപവും, ശിക്ഷയുമല്ലാതെ മറ്റൊന്നുമല്ലതാനും. اللها ذاعم സത്യവിശ്വാസത്തിലും ഇസ്ലാമിനെ സഹായിക്കുന്നതിലും ആദ്യമായി രംഗത്തുവന്ന തലമുറയാണല്ലോ മുഹാജിറുകളും അൻസ്വാരികളുമാകുന്ന സ്വഹാബികളുടെ തലമുറ. അതുകൊണ്ട് ആദ്യമായി മുൻകടന്നവർ ( الأو ّ َ ل ُ ون َ الس എന്ന വിശേഷണം സ്വഹാബികളെ മുഴുവൻ ഉൾപ്പെടുത്തുന്നുവെന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് സുകൃതം ചെയ്തുകൊണ്ട് അവെ ര പിൻപറ്റിയവർ എന്ന് പറഞ്ഞതിന്റെ താൽപര്യം. സ്വഹാബികളുടെ അടുത്ത തലമുറയും അവരെ പിൻപറ്റിപ്പോന്നവരുമായ ( التابعون ) ആണെന്ന് ചിലരും, സ്വഹാബികളെ യഥാവിധി പിൻപറ്റിപ്പോരുന്ന ക്വിയാമത്ത് വരെയുണ്ടാകുന്ന എല്ലാ സുകൃതവാന്മാരും അതിൽ ഉൾപ്പെടുമെന്ന് ചിലരും അഭിപ്രായപ്പെടുന്നു. പക്ഷേ, സ്വഹാബികളെ പിൻപറ്റിവന്ന അടുത്ത തലമുറക്ക് എന്ന പേർ ക്വുർ-ആൻ അവതരിക്കുന്ന കാലത്തോ, നബി യുടെ കാലത്തോ ഇല്ലെന്നും അത് പിന്നീടുണ്ടായ ഒരു സാങ്കേതിക വിശേഷണമാണെന്നും ഓർക്കുമ്പോൾ അതുകൊണ്ട് വിവക്ഷയെന്ന് പറയുവാൻ ന്യായമില്ല. ക്വിയാമത്തുനാൾവരേക്കും സ്വഹാബികളെ പിൻപറ്റി വരുന്ന സുകൃതവാന്മാരെല്ലാം അതിൽ ഉൾപ്പെടുമെന്ന് പറ -യുന്നതിൽ ഭാഷാപരമായി നോക്കുമ്പോൾ കാര്യമായ തടസ്സമൊന്നും ല്ലങ്കിലുംചില മഹാന്മാർ പിൻപറ്റിയവർ ( ّ َ ِ ين َാا ْ ُ ഏات എന്ന് ഭൂതകാല ക്രിയാരൂപത്തിലാണ് അല്ലാഹുവിന്റെ പ്രയോഗമെന്ന് ഓർക്കേണ്ടതുണ്ട്. അതേ സമയത്ത് ഇത്തരം സ്ഥാനങ്ങളിൽ ഭൂതകാലത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ലാതെ ഭൂതകാലക്രിയ ഉപയോഗിക്കൽ ക്വുർ-ആന്റെ പതിവാണുതാനും. യഥാർഥം അല്ലാഹുവിനറിയാം. പൊതുവിൽ അംഗീകരിക്കപ്പെട്ടു വരുന്നതും ക്വുർ-ആന്റെ ശൈലിയോട് കൂടുതൽ യോജിച്ചതും നാം ആദ്യം വിവരിച്ച അഭിപ്രായം തന്നെ.
9:101–102وَمِمَّنۡ حَوۡلَكُم مِّنَ ٱلۡأَعۡرَابِ مُنَٰفِقُونَۖ وَمِنۡ أَهۡلِ ٱلۡمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لَا تَعۡلَمُهُمۡۖ نَحۡنُ نَعۡلَمُهُمۡۚ سَنُعَذِّبُهُم مَّرَّتَيۡنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٖ
وَءَاخَرُونَ ٱعۡتَرَفُواْ بِذُنُوبِهِمۡ خَلَطُواْ عَمَلٗا صَٰلِحٗا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ
(101) നിന്ന് നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലുമുണ്ട് കപടവിശ്വാസികൾ; മദീനക്കാരിൽ തന്നെയുമുണ്ട് (കപടവിശ്വാസികൾ). അവർ കാപട്യത്തിൽ (ശീലിച്ചു) മുരടിച്ചിരിക്കുകയാണ്. (നബിയേ) നീ അവരെ അറിയുകയില്ല; നാം അവരെ അറിയുന്നു. നാമവരെ രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതാണ്; പിന്നീട്, വമ്പിച്ച ഒരു ശിക്ഷയിലേക്ക് അവർ തള്ളപ്പെടുകയും ചെയ്യും. (102) വേറെ ചിലരുമുണ്ട്; അവർ തങ്ങളുടെ പാപങ്ങളെ (സമ്മതിച്ചു) ഏറ്റുപറഞ്ഞിരിക്കുന്നു. അവർ സൽക്കർമവും, വേറെ (ചില) ദുഷ്കർമവും കൂട്ടിക്കലർത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാവുന്നതാണ്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. (101) നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലും ഉണ്ട് കപടവിശ്വാസികൾ ആൾക്കാരിലും ഉണ്ട് മദീനയിലെ അവർ മുരടിച്ചിരിക്കുന്നു (പരിചയിച്ചു, ശീലിച്ചു, അതിരുവിട്ടു) َ ത الن കാപട്യത്തിൽ, കപടതയിലായി അവരെ അറിയുകയില്ല ن َ ح ْ ن ُ നാം അവരെ അറിയുന്നു, അറിയുന്നതാണ് അവരെ നാം ശിക്ഷിക്കും രണ്ടു പ്രാവശ്യം പിന്നെ അവർ മടക്കപ്പെടും, തള്ളപ്പെടും ഒരു ശിക്ഷയിലേക്ക് ٍ ഥ ع َ ظ ِ വമ്പിച്ചതായ (102) വേറെ ചിലരുമുണ്ട് അവർ സമ്മതിച്ചിരിക്കുന്നു, ഏറ്റുപറഞ്ഞു തങ്ങളുടെ പാപങ്ങളെപ്പറ്റി അവർ കൂട്ടിക്കലർത്തി നല്ലതായ (സൽ) ക്കർമത്തെ و َ آخ َ ر َ വേറെയും (കർമം) ദുഷിച്ച, മോശപ്പെട്ട اللها അല്ലാഹു ആയേക്കാം പശ്ചാത്താപം സ്വീകരിക്കുക അവരുടെ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു غ َ ف ُ ور ٌ വളരെ പൊറുക്കുന്നവനാണ് ٌ ഥ ر َ ح ِ കരുണാനിധിയാണ്. മദീനാ നിവാസികളിലും സത്യവിശ്വാസികളെയും, കപട വിശ്വാസികളെയും കുറിച്ച് പലതും പ്രസ്താവിച്ചശേഷം രണ്ടുകൂട്ടരിലുമുള്ള ഓരോ പ്രത്യേക തരക്കാരെപ്പറ്റി വിവരിക്കുകയാണ്. (1) കാപട്യത്തിൽ പരിചയവും വൈഭവവും സിദ്ധിച്ചു അതിൽ നിര -തരായി കഴിയുന്നവർ. അവരുടെ വാക്കുകളിൽനിന്നോ, പ്രവൃത്തികളിൽനിന്നോ വരെ മനസ്സിലാക്കുവാൻ കഴിയുകയില്ല. അത്രയും സമർഥരാണവർ. അല്ലാഹുവിന് മാത്രമേ അവരെ അറിയുകയുള്ളൂ. അവർ നന്നായിത്തീരുകയില്ല. അത്രയും മുരടിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവർ ഈ ലോകത്തുവെച്ച് രണ്ടു പ്രാവശ്യം ശിക്ഷ അനുഭവിക്കേണ്ടിവരും. പിന്നീട് പരലോകശിക്ഷ അതിന് പുറമെയും. (2) മറ്റൊരു കൂട്ടർ കപടവിശ്വാസികളല്ലെങ്കിലും നല്ല കർമങ്ങളിലൂടെ ദുഷിച്ച കർമങ്ങളും കൂട്ടിക്കലർത്തിയിട്ടുള്ളവരാണ്. എന്നാൽ, തങ്ങളുടെ പാപങ്ങളെപ്പറ്റി അവർ ബോധവാന്മാരും കുറ്റം ഏറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നവരുമാണവർ. ഇവർക്ക് അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് തികച്ചും പ്രതീക്ഷിക്കാം. ഇതാണ് ആ രണ്ടുകൂട്ടരെപ്പറ്റിയും പ്രസ്താവിച്ചതിന്റെ സാരം. "അല്ലാഹു ഇന്ന പ്രകാരം ചെയ്തേക്കാം' اللها ) എന്നിങ്ങിനെ പ്രതീക്ഷക്ക് വക നൽകിക്കൊണ്ടുള്ള അല്ലാഹുവിന്റെ പ്രസ് താവനകളിലടങ്ങിയ കാര്യങ്ങൾ യഥാർഥത്തിൽ സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഉറപ്പിക്കാവുന്നതാണ്. (വേറെ ചിലർ തങ്ങളുടെ പാപങ്ങളെപ്പറ്റി ഏറ്റുപറഞ്ഞിരിക്കുന്നു) എന്ന് പറഞ്ഞത് അബൂലുബാബത്തൽ അൻസ്വാരീ (റ) യെയും ദ്ദേഹത്തിന്റെ കൂട്ടുകാരായ ചില വ്യക്തികളെയും സംബന്ധിച്ചാണെന്നത്രെ ഇബ്നു ജരീർ (റ) മുതലായ പല വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാരുടെ എണ്ണം അഞ്ചോ, ഏഴോ, ഒമ്പതോ എന്നുള്ളതിൽ രിവായത്തുകൾക്കിടയിൽ ഭിന്നിപ്പു കാണാമെങ്കിലും അവരുടെ സംഭവം ഇപ്രകാരമായിരുന്നു: തക്കതായ കാരണം കൂടാതെ തബൂക്ക് യുദ്ധയാത്രയിൽ നിന്ന് അവർ ഒഴിഞ്ഞുമാറിയിരുന്നു. റസൂൽ മടങ്ങിയെത്തും മുമ്പുതന്നെ അവർ വളരെ ഖേദത്തിലായി. "റസൂൽ തിരുമേനി വളരെ കഷ്ടതയിലും വിഷമത്തിലും കഴിഞ്ഞുകൂടുമ്പോൾ നാം സുഖമായി കഴിഞ്ഞുകൂടു -ന്നത് ശരിയല്ല; അതുകൊണ്ട് നാം നമ്മെത്തന്നെ പള്ളിയുടെ തൂണുകളിൽ കെട്ടി ബന്ധിക്കുക; റസൂൽ വന്ന് നമുക്ക് ഒഴികഴിവ് നൽകി നമ്മെ അഴിച്ചുവിടുന്നതുവരെ നാം അങ്ങിനെത്തന്നെ കഴിയണം' എന്ന് അവർ തമ്മിൽ പറഞ്ഞു. അങ്ങനെ, അവരിൽ (താഴെ പറയു ന്ന) മൂന്നുപേരൊഴിച്ച് ബാക്കിയുള്ളവർ തങ്ങളെ സ്വയം തന്നെ തൂണുകളിൽ ബന്ധിച്ചു. റസൂൽ മടങ്ങിവരുന്ന വഴി പള്ളിയിൽ പ്രവേശിച്ചപ്പോൾ അവരെ കണ്ടു. വി വരം അറിഞ്ഞപ്പോൾ തിരുമേനി പറഞ്ഞു: "അല്ലാഹുവിൽനിന്ന് കൽപന കിട്ടാതെ ഞാൻ അവെ ര അഴിച്ചുവിടുകയോ, അവർക്ക് ഒഴികഴിവു നൽകുകയോ ചെയ്കയില്ല'. അനന്തരം എന്നുള്ള (ഈ) വചനം അവതരിച്ചു. അപ്പോൾ, നബി അവരെ അഴിച്ചുവിടുകയും, അവർക്ക് ഒഴികഴിവ് നൽകുകയും ചെയ്തു. ഇബ്നു ജരീർ (റ) മുതലായവർ പല മാർഗങ്ങളിലൂടെ നിവേദനം ചെയ്തിട്ടുള്ളതിന്റെ ചുരുക്കമാണിത്. വേറെയും ചില സംഭവങ്ങൾ ഇവിടെ ക്വുർ-ആന്റെ വാക്കുകളോട് അവ യോജിക്കുന്നില്ലെന്ന് ഇബ്നുജരീർ (റ) പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൂണുകളിൽ ബന്ധിക്കുന്നതിൽനിന്ന് ഒഴിവായ ആ മൂന്നുപേരെപ്പറ്റി 106 ഉം 118 ഉം വചനങ്ങളിൽ താഴെ പരാമർശങ്ങൾ കാണാവുന്നതാണ്. രണ്ടുവട്ടം അവരെ ശിക്ഷിക്കുമെന്ന് പറഞ്ഞതിന്റെ താൽപര്യം പലരും വ്യത്യസ്ത വാക്കുകളിൽ ചൂണ്ടിക്കാണിക്കാറുണ്ട്. അവയുടെ ആകെ സാരം ഇങ്ങി നെ പറയാം: കാപട്യത്തിന്റെ രഹസ്യം പുറത്താക്കുക, അപമാനത്തിന് വിധേയരാക്കു ക, മാനസികമോ സാമ്പത്തികമോ ശാരീരികമോ ആയ അവശതകൾ അനുഭവിപ്പിക്കുക മുതലായ കാര്യങ്ങൾ ഒന്നാമത്തെ ശിക്ഷയും, അവിശ്വാസികളായി മരണപ്പെടുക, മര -ണവേളയിൽ മലക്കുകളുടെ കൈക്കും മറ്റുമുണ്ടാകുന്ന കഷ്ടതകൾ അനുഭവപ്പെ -ടുക, ക്വബ്റിൽ വെച്ചുണ്ടാകുന്ന ശിക്ഷാനുഭവങ്ങൾ മുതലായവ രണ്ടാമത്തെ ശിക്ഷയുമായി -രിക്കും . കപടവിശ്വാസികളായ ചില വ്യക്തികളെക്കുറിച്ച് നബി അറിയിച്ചുകൊടുത്തിരുന്നുവെന്ന് ചില സംഭവങ്ങളിൽനിന്ന് മുമ്പ് നാം കണ്ടുവല്ലോ. "അവരുടെ വാക്കിന്റെ ശൈലിയിൽ അവരെ നിനക്ക് മനസ്സിലാ -കുക തന്നെ ചെയ്യാം'. എന്നു സൂഃ മുഹമ്മദ് : 30 ലും പറയുന്നുണ്ട്. ഇവിടെ "നീ അവരെ അറിയുകയില്ല, അല്ലാഹു അറിയും' എന്ന് പറഞ്ഞതും അതുമായി പരസ്പര വൈരുദ്ധ്യമില്ലെന്ന് മനസ്സിലാക്കേണ്ടതാണ്. ചില അടയാളങ്ങൾ വഴി ചിലരെയൊക്കെ അവർ കപടൻമാരാണെന്ന് നബി മനസ്സിലാക്കുവാൻ കഴിയും; തബൂക്കിൽനിന്നുള്ള മടക്കയാത്രയിൽ നബി യെ കൊലപ്പെടുത്തുവാൻ ഗൂഢതന്ത്രം നടത്തിയ വ്യക്തികളെപ്പോലെ അല്ലാഹു അറിയിച്ചുകൊടുത്തവെ രപ്പറ്റി വ്യക്തിപരമായിത്തന്നെ അറിയുവാൻ കഴിയും; പക്ഷേ, എല്ലാ കപടവിശ്വാസിക -ളെക്കുറിച്ചും വിശദമായി മനസ്സിലാക്കുവാനോ, സൂക്ഷ്മമായി അറിയുവാനോ നബി കഴിയുകയില്ല എന്നത്രെ അവയുടെ താൽപര്യമെന്ന് സാമാന്യമായി പറയാം.
9:103–104خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ
أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ هُوَ يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَأۡخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
(103) (നബിയേ) അവരുടെ സ്വത്തുക്കളിൽ നിന്നും നീ ധർമം എടുക്കുക (വാങ്ങുക) അതുവഴി നീ അവരെ ശുദ്ധിയാക്കുകയും, സംസ്കരിക്കുകയും ചെയ്യുമാറ്. അവർക്ക് (അനുഗ്രഹത്തിനായി) പ്രാർഥിക്കുകയും ചെയ്യുക. നിശ്ചയമായും, നിന്റെ പ്രാർഥന അവർക്ക് ഒരു (മനഃ) സമാധാനമാകുന്നു. അല്ലാഹു (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു. (104) അവർക്കറിഞ്ഞുകൂടേ? അല്ലാഹു തന്നെയാണ് അവന്റെ അടിയാൻമാരിൽ നിന്ന് "തൗബഃ' ധ പശ്ചാത്താപം പ സ്വീകരിക്കുകയും ദാനധർമങ്ങൾ എടുക്കുകയും ചെയ്യുന്നതെന്നും, അല്ലാഹുതന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയായുള്ളവനെന്നും! (103) خ ُ ذ ْ നീ വാങ്ങുക, എടുക്കുക, സ്വീകരിക്കുക അവരുടെ ധനം (സ്വത്തു)ക്കളിൽ നിന്ന് അവരെ ശുദ്ധിയാക്കുമാറ്, ശുദ്ധമാക്കുന്ന നിലക്ക് അവരെ സംസ്കരിക്കുകയും ِ َ ا അതുകൊണ്ട്, അതുവഴി, അതു നിമിത്തം പ്രാർഥിക്കുക. (ആശീർവദിക്കുക)യും ചെയ്യുക. അവർക്കായി,അവർക്ക് ص َ لات നിശ്ചയമായും നിന്റെ പ്രാർഥന (ആശീർവാദം) س َ ك َ ن ٌ ഒരു സമാധാനമാണ്, ശാന്തതയാണ് ل َ ُ ْ അവർക്ക് ُ َّ اللها َ و അല്ലാഹു َ ِ يع ٌ കേൾക്കുന്നവനാണ് ٌ ع َ ل ِ അറിയുന്നവനാണ് (104) അവർ അറിഞ്ഞിട്ടില്ലേ, അവർക്കറിഞ്ഞുകൂടേ َّ ن َ أ َ َّ اللها َ و ُ ه അല്ലാഹു തന്നെയാണെന്ന് സ്വീകരിക്കുന്നത് الت പശ്ചാത്താപം തന്റെ അടിയാൻമാരിൽ നിന്ന് (അടിയാൻമാർക്ക്) എടുക്കുകയും ചെയ്യുന്നത് الص ദാനധർമങ്ങളെ, ധർമങ്ങൾ اللها َ و ُ ه അല്ലാഹു തന്നെയാണെന്നും الت َّ و َّ اب ُ പശ്ചാത്താപം സ്വീകരിക്കുന്നവൻ ُ الر ّ َ ح ِ കരുണാനിധി (ധർമം) എന്ന വാക്കിൽ എല്ലാതരം ദാനധർമങ്ങളും ഉൾപ്പെടുന്നു. പക്ഷേ , നിർബന്ധ ധർമമായ സകാത്തിനെ സംബന്ധിച്ചിടത്തോളം അതിന്റെ നിശ്ചി -തതോതും വ്യവസ്ഥയും അനുസരിച്ചും, സക്കാത്തല്ലാത്ത നിർബന്ധ ധർമങ്ങളെ സംബന്ധി -ച്ചിടത്തോളം സന്ദർഭവും പരിതഃസ്ഥിതിയും അനുസരിച്ചും, നിർബന്ധമില്ലാത്ത ദാനധർമങ്ങളെ സംബന്ധിച്ചിടത്തോളം ദാതാവ് നൽകുന്നതും സ്വീകരിക്കേണ്ടതാകുന്നു. ആവശ്യമായ വിഷയങ്ങളിൽ ചിലവഴിക്കുവാനായി ജനങ്ങളിൽ നിന്ന് ധർമങ്ങൾ സ്വീകരിക്കണമെന്നും ധർമം നൽകുന്നവർക്കുവേണ്ടി പ്രാർഥിക്കണമെന്നും അല്ലാഹു നബി യോട് കൽപിക്കുന്നു. അവർ നൽകുന്ന ദാനധർമങ്ങൾ അവർക്ക് തന്നെ ഗുണകരമാണ്-അതവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും-എന്നും ചൂണ്ടിക്കാട്ടുന്നു. അതായത് പിശുക്ക്, ആർത്തി മുതലായ ദുഃസ്വഭാവങ്ങളിൽ നിന്നും പാപ -ങ്ങളിൽ നിന്നും ധർമം ശുദ്ധിയാക്കുന്നു. ഔദാര്യമനഃസ്ഥിതി, സാധുദയ, ത്യാഗസന്നദ്ധ ത, പുണ്യ കർമങ്ങളിലുള്ള താൽപര്യം, ആത്മീയശുദ്ധി ആദിയായ ഗുണങ്ങൾ വളർത്തി മനുഷ്യനെ അത് സംസ്കരിക്കുകയും ചെയ്യുന്നു. കൂടാതെ, നബി യുടെ പ്രാർഥനമൂലം മനസ്സിന് സമാധാനവും ശാന്തിയും ലഭിക്കുകയും ചെയ്യും. നബി യുടെ പ്രാർഥനകൾ അല്ലാഹു വെറുതെയാക്കുകയില്ലല്ലോ. ഈ കൽപനകൾ നബി തിരുമേനി യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും, നബി യുടെ ശേഷം അതാത് കാലത്തെ ഭരണകർത്താക്കൾക്കും ബാധകമാണ്. (സ്വലാത്ത്) എന്നാൽ പ്രാർഥന, എന്നാണ് ഭാഷാർഥം. "നമസ്കാരം, അനുഗ്രഹം നേരൽ, ആശീർവദിക്കൽ' എന്നിങ്ങനെയുള്ള അർഥങ്ങളിലും അത് ഉപയോ -ഗിക്കപ്പെടുന്നു. എല്ലാറ്റിലും പ്രാർഥന അടങ്ങിയിട്ടുണ്ടല്ലോ. ന സംബന്ധിച്ചിടത്തോളം അനുഗ്രഹം നൽകുക എന്നും, മലക്കുകളെ സംബന്ധിച്ചിടത്തോളം പാ പമോചനം തേടുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നൻമ ക്കും അനുഗ്രഹത്തിനും വേണ്ടി പ്രാർഥിക്കുക എന്നുമായിരിക്കും അതുകൊണ്ടു വിവക്ഷ . ധർമവുമായി വരുന്ന ആളുകൾക്കുവേണ്ടി ഈ കൽപനയനുസരിച്ച് നബി പ്രാർഥന നടത്തിയിരുന്നതായി ഹദീഥുകളിൽ കാണാവുന്നതാണ്. അബ്ദുല്ലാഹിബ്നു അബീ-ഔഫാ (റ) പറയുന്നു: നബി യുടെ അടുക്കൽ വല്ല ആളുകളും അവരുടെ ധർമങ്ങളുമായി വന്നാൽ അവിടുന്ന് പറയും: "അല്ലാഹുവേ, ഇന്ന ആളുടെ കൂട്ടർക്ക് അനുഗ്രഹം നൽകേണമേ!' അങ്ങനെ എന്റെ പിതാവ് അദ്ദേഹത്തിന്റെ ധർമവുമായി ചെന്നു. അപ്പോൾ തിരുമേനി പറഞ്ഞു: "അല്ലാഹുവേ, അബീ-ഔഫായുടെ കൂട്ടർക്ക് നീ അനുഗ്രഹം നൽകേണമേ! (ബു.മു) രണ്ടാമത്തെ വചനത്തിൽ "തൗബഃ (പശ്ചാത്താപം) സ്വീകരിക്കുന്നതും, ധർമങ്ങൾ വാങ്ങുന്നതും അല്ലാഹു തന്നെയാണെന്നും, അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്നും അവർക്കറിഞ്ഞുകൂടേ?!' എന്ന ചോ ദ്യം വളരെ ശ്രദ്ധാർഹമാകുന്നു. പല സൂചനകളും അടങ്ങിയ ഒരു ചോദ്യമാണത്. ഉദാ -ഹരണമായി: (1) പശ്ചാത്താപം സ്വീകരിക്കൽ അല്ലാഹുവിന്റെ മാത്രം അധികാരാ -വകാശത്തിൽപെട്ടതാണ്. അതിൽ നബി ക്കോ മറ്റാർക്കെങ്കിലുമോ യാതൊരു പങ്കുമില്ല. അല്ലാഹുവിന്റെ അനുവാദപ്രകാരമല്ലാതെ ഒരാളുടെ പശ്ചാത്താപവും ഖേദവും സ്വീകരിച്ചു ആയാളെ ശുദ്ധീകരിക്കാൻ ആർക്കും സാധ്യമല്ല. (2) ധർമങ്ങൾ വാങ്ങി അതാത് മാർഗങ്ങളിൽ വിനിയോഗിക്കുന്നത് നബി യുടെ കൈക്കാണ് നടക്കുന്നതെങ്കിലും അത് അല്ലാഹുവിന്റെ കൽപനപ്രകാരമായതുകൊണ്ട് യഥാർഥത്തിൽ അത് ഏറ്റുവാങ്ങുന്നത് അല്ലാഹുവാകുന്നു. ആ സ്ഥിതിക്ക് അതൊരിക്കലും വെറുതെയാവുകയില്ല. തക്കപ്രതിഫലം അവൻ നൽകുകതെ ന്ന ചെയ്യും. (3 ) പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കലും ധർമം ചെയ്യലും അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളാകുന്നു. (4) പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുന്നവർ തങ്ങളുടെ സ്വത്തിൽ നിന്ന് ധർമം കൊടുക്കുന്നത് അവരുടെ പാപം പൊറുക്കുവാൻ കാരണമായിത്തീരുന്നതാണ്. ഇങ്ങിനെ പലതും. തബൂക്ക് പടയെടുപ്പിൽ സംബന്ധിക്കാതെയോ, അതിലേക്ക് ധനം ചി ലവഴിക്കാതെയോ ഇരുന്നവരും, പിന്നീട് തങ്ങളുടെ പക്കൽ വന്നുപോയ അപരാ -ധത്തെപ്പറ്റി ഖേദക്കാരുമായ ആളുകൾ പ്രത്യേകിച്ചും ദാനധർമങ്ങൾ അത് അവരുടെ പശ്ചാത്താപം സ്വീകരിക്കുവാൻ സഹായകമാവുമെന്നും ഈ വചനത്തിൽ നിന്ന് മനസ്സിലാക്കാം. ആദ്യം ഒഴിവായി പിന്തിനിന്നുവെങ്കിലും പിന്നീ ട് വലിയ ഖേദത്തിലായ അബൂലുബാബത്തൽ അൻസ്വാരി(റ)യുടെയും കൂട്ടരുടെയും കഥ മു മ്പ് പറഞ്ഞുവല്ലോ. അവർ നബി യുടെ അടുക്കൽ വന്നു "നബിയേ, ഇതാ ഞങ്ങളുടെ ധനം, ഇത് (ധർമമായി) സ്വീകരിച്ചു ഞങ്ങൾക്കുവേണ്ടി അങ്ങുന്ന് പാപമോചനം തേടണം.' എന്ന് അപേക്ഷിച്ചുവെന്നും, "നിങ്ങളുടെ ധനത്തിൽനിന്ന് ഒന്നും വാങ്ങുവാൻ എന്നോട് കൽപിക്കപ്പെട്ടിട്ടില്ല.' എന്ന് തിരുമേനി ഉത്തരം പറഞ്ഞുവെന്നും, പിന്നീട്. (അവരുടെ ധനത്തിൽ നിന്നും ധർമം വാങ്ങിക്കൊള്ളുക...) എന്ന വചനം അവതരിച്ചപ്പോൾ, നബി അവരിൽ നിന്ന് (അവരുടെ സ്വത്തിന്റെ) മൂന്നിലൊന്ന് വാങ്ങി അവർക്കു വേണ്ടി ധർമം ചെയ്യുകയുണ്ടായെന്നും ഇബ്നുജരീർ (റ) ഒന്നിലധികം മാർഗങ്ങളിലൂടെ ഉദ്ധരിച്ചിരിക്കുന്നു. നബി യോടുള്ള ഈ സ്വത്തുക്കളിൽ നിന്ന് ധർമം അഥവാ സക്കാത്ത് വാങ്ങണമെന്ന കൽപനനബി മാത്രം ബാധകമായതല്ലെന്നും, നബി യുടെ ശേഷം അതതുകാലത്തെ അധികാരസ്ഥൻമാർ അത് എല്ലാവരുടെ സ്വത്തിനും ബാധകമാണ് ഈ നിയമമെ ന്നും ഇമാം ഇബ്നുകഥീർ (റ) ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
9:105وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
(105) (നബിയേ) പറയുകയും ചെയ്യുക; "നിങ്ങൾ പ്രവർത്തിച്ചുകൊള്ളുവിൻ, നിങ്ങളുടെ പ്രവർത്തനം വഴിയെ അല്ലാഹു കണ്ടുകൊള്ളും; അവന്റെ റസൂലും, സത്യവിശ്വാസികളും (കണ്ടുകൊള്ളും) അദൃശ്യവും, ദൃശ്യവും അറിയുന്നവനിലേക്ക് നിങ്ങൾ വഴിയെ മടക്കപ്പെടുകയും ചെയ്യും. അപ്പോൾ, നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. (105) പറയുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുവിൻ എന്നാൽ വഴിയെ കാണും ُ َّ اللها അല്ലാഹു നിങ്ങളുടെ കർമം, പ്രവൃത്തി അവന്റെ റസൂലും സത്യവിശ്വസികളും നിങ്ങൾ മടക്ക (തള്ള)പ്പെടുകയും ചെയ്യും അറിയുന്നവനിലേക്ക് അദൃശ്യത്തെ, മറഞ്ഞതിനെ و َ الش ദൃശ്യത്തെയും, വെളിവായതും അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും നിങ്ങളായിരുന്നതിനെപ്പറ്റി നിങ്ങൾ പ്രവർത്തിക്കും. കഴിഞ്ഞുപോയ തെറ്റിനെപ്പറ്റി ഖേദിക്കുകയും ഒഴികഴിവ് പറയുകയും ചെയ്താൽ മാത്രം പോരാ, ഭാവിപ്രവർത്തനങ്ങൾ നന്നായിത്തീരുക കൂടി വേണ്ടതുണ്ട്. അപ്പോഴേ പശ്ചാത്താപം യഥാർഥമായിത്തീരുകയുള്ളൂ. നിങ്ങളുടെ ഭാവി എങ്ങിനെയിരിക്കുമെന്ന് ക്രമേണ എല്ലാവർക്കും കാണാമല്ലോ. അതിൽ നിന്ന് വ്യക്തമാകും നിങ്ങളുടെ പശ്ചാത്താപം എത്രമാത്രം ശരിയായതാണെന്ന്. അല്ലാഹു എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്നവനാകുന്നു. അവൻ നിങ്ങളുടെ പ്രവർത്തനങ്ങളെ വീക്ഷിച്ചുവരുന്നുണ്ട്. പരലോകത്തുവെച്ച് അവൻ തക്കതായ നടപടിയെടുക്കുകയും, ട കർമവും അതിന്റെ ഫലവും നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. സസൂക്ഷ്മമായി -ട്ടല്ലെങ്കിലും ഒരു ഏകദേശ കാഴ്ച നിങ്ങളെപ്പറ്റി റസൂലിനും, സത്യവിശ്വാസികൾക്കും കാണുവാൻ കഴിയുന്നതുമാണ്. അതിൽ നിന്ന് അവർക്കും നിങ്ങളെക്കുറിച്ച് ചില നുമാനങ്ങളും നടപടികളും സ്വീകരിക്കുവാനും സാധിക്കും. എന്നിങ്ങനെ അവരെ ഓർ മിപ്പിക്കുക കൂടി വേണമെന്ന് അല്ലാഹു നബി യെ ഉണർത്തുകയാണ്. ഏതെങ്കിലും ആളുകളെപ്പറ്റി അവരുടെ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിൽ സത്യവിശ്വാസികൾക്കുണ്ടാകുന്ന പൊതുവായ ധാരണയും, അഭിപ്രായവും അല്ലാഹുവിങ്കലും സ്വീകാര്യമായിരിക്കുമെന്നൊരു സൂചന ഈ വചനത്തിൽ കാണാവുന്നതാണ്. അനസ് (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ നിന്ന് ഈ വസ്തുത -കുറേക്കൂടി വ്യക്തമാകുന്നു. അദ്ദേഹം പറയുകയാണ്: അവർ (സ്വഹാബികൾ) ഒരു ജനാസയുടെ അടുത്തുകൂടെ പോയപ്പോൾ, അതിനപ്പറ്റി അവർ നല്ലനിലക്ക് പുകഴ്ത്തിപ്പറയുകയുണ്ടായി. അപ്പോൾ നബി പറഞ്ഞു: "അത് സ്ഥിരപ്പെട്ടു' എന്ന്. പിന്നെ, വേറൊരു ജനാസയുടെ അടുക്കലൂടെ പോയപ്പോൾ അവർ അതിനെപ്പറ്റി മോശമായ നിലക്ക് പ്രസ്താ -വിക്കുകയുണ്ടായി. അപ്പോഴും നബി പറഞ്ഞു: "അത് സ്ഥിരപ്പെട്ടു' എന്ന്. അപ്പോൾ ഉമർ (റ) ചോദിച്ചു: "എന്താണ് സ്ഥിരപ്പെട്ടത്?' തിരുമേനി പറഞ്ഞു: "അയാളെപ്പറ്റി നിങ്ങൾ നല്ലത് പറഞ്ഞു. അതിനാൽ, അയാൾക്ക് സ്വർഗം സ്ഥിരപ്പെട്ടു. മറ്റേയാളെപ്പറ്റി നിങ്ങൾ മോശം പറഞ്ഞു. അതിനാൽ അയാൾക്ക് നരകം സ്ഥിരപ്പെട്ടു. ഒരു രിവായത്തിൽ "നിങ്ങൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്' എന്നുകൂടി നബി പറഞ്ഞതായുണ്ട്. (ബു;മു)
9:106وَءَاخَرُونَ مُرۡجَوۡنَ لِأَمۡرِ ٱللَّهِ إِمَّا يُعَذِّبُهُمۡ وَإِمَّا يَتُوبُ عَلَيۡهِمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ
(106) അല്ലാഹുവിന്റെ കൽപനക്കുവേണ്ടി (കാര്യം) നിറുത്തിവെക്കപ്പെട്ട വേറെ ചിലരുമുണ്ട്; ഒന്നുകിൽ അവൻ അവരെ ശിക്ഷിക്കും; ഒന്നുകിൽ അവരുടെ പശ്ചാത്താപം അവൻ സ്വീകരിക്കുകയും ചെയ്യും. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. (106) വേറെ ചിലരും ഉണ്ട് പിന്തിച്ചു (നിറുത്തി) വെക്കപ്പെട്ടവർ ِ ر ْ ملأ ِ َّ اللها അല്ലാഹുവിന്റെ കൽപനക്കുവേണ്ടി ഒന്നുകിൽ (ഒരുപക്ഷേ) അവൻ അവരെ ശിക്ഷിക്കും ഒന്നുകിൽ അവൻ പശ്ചാത്താപം സ്വീകരിക്കും അവരുടെ ُ َّ اللها َ و അല്ലാഹു ٌ ഥ ع َ ل ِ അറിയുന്നവനാണ് ٌ ഥ ح َ ك ِ അഗാധജ്ഞനാണ്. തബൂക്കിലേക്ക് പോകാതെ പിന്തിനിന്നവർ മൂന്നു തരക്കാരായിരുന്നു. (1) കപടവിശ്വാസികൾ. ഇവരായിരുന്നു അവരിൽ ഏറിയകൂറും. (2) അലസതയും മടിയുമായി പോകാതിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു ഖേദിക്കുകയും, റസൂൽ തിരുമേനിയോട് പാപമോചനം തേടുവാൻ അപേക്ഷിക്കുകയും, ദാനധർമങ്ങൾ നൽകുകയും ചെയ്തവർ. ഇവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചതായി 102-ാം വചനത്തിൽ നിന്നു മനസ്സിലാക്കാം. അതിന്റെ വ്യാഖ്യാനത്തിലുദ്ധരിച്ച ഹദീഥിൽ നിന്ന് അത് കൂടുതൽ വ്യക്തമാകുകയും ചെ യ്തിരിക്കുന്നു. (3) ചിലർ അലസതകൊണ്ടും മടികൊണ്ടും പോകാതിരിക്കുകയും പിന്നീട് ഖേദത്തിലാകുകയും ചെയ്തു. പക്ഷേ, നബി യുടെ അടുക്കൽ വന്ന് ഒഴികഴിവ് പറയുകയോ, പ്രാർഥിക്കുവാനപേക്ഷിക്കുകയോ ചെയ്തില്ല. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമത്തിലും ദുഃഖത്തിലുമായിത്തീർന്നു. ഇവരെപ്പറ്റിയാണ് ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. അബൂലുബാബ (റ)യും കൂട്ടുകാരും തങ്ങളെ പള്ളിയുടെ തൂണുകളിൽ കെട്ടിബന്ധിച്ചപ്പോൾ അവരിൽ മൂന്നുപേർ അങ്ങിനെ ചെയ്തില്ലെന്നു മുമ്പ് പറഞ്ഞുവല്ലോ. ആ മൂന്നുപേരായ ഹിലാലുബ്നു ഉമയ്യഃ , (റ) എന്നീ സ്വഹാബികളാണ് ഇവരെന്ന് ഇബ്നു അബ്ബാസ്, ഇക്രിമഃ, മുജാഹിദ്, ദ്വഹ്ഹാക് (റ) എന്നിവരിൽ നിന്ന് നിവേദനങ്ങൾ വന്നിരിക്കുന്നു. ഈ മൂന്നുപേരുടെ കാര്യത്തിൽ, അവരുടെ തൗബഃ (പശ്ചാത്താപം) സ്വീകരിക്കുമെന്നോ, ഇല്ലെന്നോ ഈ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടില്ല. താഴെ 117, 118 എന്നീ വചനങ്ങളിലാണ് അവരുടെ തൗബഃ സ്വീകരിക്കപ്പെട്ടിരിക്കുന്നതായി അറിയിച്ചിരിക്കുന്ന ത്. ആ വചനങ്ങൾ അവതരിക്കുന്നതുവരെ ഇവരുടെ കാര്യം അനിശ്ചിതാവസ്ഥയിലായിരു ന്നു. അതുകൊണ്ട് ഇവരെപ്പറ്റി ملأ ِ َّ اللها (അല്ലാഹുവിന്റെ കൽപനക്കുവേണ്ടി നിറുത്തിവെക്കപ്പെട്ടവർ) എന്ന് പറഞ്ഞിരിക്കുകയാണ്. അവരുടെ ഖേദവും, ഭയപ്പാടും വർധിപ്പിച്ചുകൊണ്ട് അവരുടെ ഹൃദയങ്ങൾക്ക് ശുദ്ധീകരണം നൽകുവാനും അവരുടെ നിഷ്കളങ്കത കൂടുതൽ ദൃഢമാക്കുവാനും വേണ്ടിയായിരിക്കാം, അല്ലാഹു അവരുടെ കാര്യം ഒന്നും വ്യക്തമാക്കാതെ നീട്ടി -വെച്ചത്. അല്ലാഹുവിനറിയാം. അമ്പതുദിവസത്തോളം നീണ്ടുനിന്ന ആ അനിശ്ചി -താവസ്ഥയിൽ, ആ സ്വഹാബിവര്യൻമാർ അനുഭവിച്ച മനോവേദനകളും, വ്യസനഭാരവും കേവലം അസാധരണമായിരുന്നു. അതിനെപ്പറ്റി കൂടുതൽ വിവരം തൽസ്ഥാനത്തുവെച്ച് കാണാവുന്നതാണ്.
9:107–108وَٱلَّذِينَ ٱتَّخَذُواْ مَسۡجِدٗا ضِرَارٗا وَكُفۡرٗا وَتَفۡرِيقَۢا بَيۡنَ ٱلۡمُؤۡمِنِينَ وَإِرۡصَادٗا لِّمَنۡ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبۡلُۚ وَلَيَحۡلِفُنَّ إِنۡ أَرَدۡنَآ إِلَّا ٱلۡحُسۡنَىٰۖ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ
لَا تَقُمۡ فِيهِ أَبَدٗاۚ لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ أَحَقُّ أَن تَقُومَ فِيهِۚ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ
(107) ഒരു പള്ളി ഉണ്ടാക്കിയവരും (അവരിൽ) ഉണ്ട്: ഉപദ്രവമുണ്ടാക്കുന്നതിനും, അവിശ്വാസത്തിനും, സത്യവിശ്വാസികൾക്കിടയിൽ ഭിന്നിപ്പിക്കുന്നതിനും, മുമ്പ് അല്ലാഹുവിനോടും അവന്റെ റസൂലിനോടും യുദ്ധം നടത്തിയവർക്ക് ഒരു പതി (സ്ഥലം) ഏർപ്പെടുത്തുന്നതിനുമായിട്ട്. ഞങ്ങൾ (വളരെ) നല്ല കാര്യമല്ലാതെ (ഒന്നും) ഉദ്ദേശിച്ചിട്ടില്ല എന്ന് തീർച്ചയായും അവർ ശപഥം ചെയ്യുകയും ചെയ്യും. അല്ലാഹുവാകട്ടെ, നിശ്ചയമായും അവർ വ്യാജം പറയുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (108) (നബിയേ) നീ ഒരിക്കലും അതിൽ നിൽക്കരുത് ധ നമസ്കരിക്കരുത് പ ആദ്യ ദിവസം മുതൽക്കേ ഭയഭക്തിയിൻമേൽ അടിത്തറയിടപ്പെട്ടിട്ടുള്ള പള്ളിതന്നെയാണ് നീ നിൽക്കുവാൻ (നമസ്കരിക്കുവാൻ) കൂടുതൽ അർഹതയുള്ളത്. ശുദ്ധി പ്രാപിക്കുവാൻ ഇഷ്ടപ്പെടുന്ന ചില പുരുഷൻമാരുണ്ട് അതിൽ. അല്ലാഹുവാകട്ടെ ശുദ്ധി പ്രാപിക്കുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. (107) ّ َ ِ ين َാات ഉണ്ടാക്കിയവർ, ഏർപ്പെടുത്തിയവർ ഒരു പള്ളി ഉപദ്രവമുണ്ടാക്കുന്നതിനും, ദ്രോഹം ചെയ്വാൻ و َ ك ُ ف ْ رًا അവിശ്വാസത്തിനും കപടവിശ്വാസികൾ ക്വുബായിൽ സ്ഥാപിച്ചതും الض ِ ر َ ار (മസ്ജിദുദ്ദ്വിറാർ) അഥവാ ഉപദ്രവത്തിന്റെ പള്ളി എന്ന പേരിൽ അറിയപ്പെട്ടതുമായ ഒരു കുപ്രസിദ്ധ സ്ഥാപനത്തെപ്പറ്റിയാണ് ഈ വചനങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. അതിന്റെ ചരിത്രം ഇങ്ങനെയാണ്:- മദീനായിൽ ഖസ്റജ് ഗോത്രത്തിൽപെട്ട പുരോഹതൻ അബൂ-ആമിർ ( أبو عامر الراهب ) എന്ന് പേരായ ഒരാളുണ്ടായിരുന്നു. ജാഹിലിയ്യത്തിൽ അയാൾ ക്രിസ്തുമതം സ്വീകരിച്ചു ഒരു ക്രിസ്തീയ പാതിരിയായി മാറി. നബി മദീനയിൽ ചെന്ന ശേഷം ഇസ്ലാമിനുണ്ടായ നേട്ടവും പ്രചാരവും അവനെ ശുണ് ഠി പിടിപ്പിച്ചു. മക്കയിൽ ചെന്ന് നബി ക്കെതിരെ അവൻ മുശ്രിക്കുകളെ ഇളക്കിവിട്ടുകൊണ്ടിരുന്നു. ഉഹ്ദ് യുദ്ധത്തിൽ അവനും മുശ്രിക്കുകളുടെ ഭാഗത്ത് സംബന്ധിച്ചിരുന്നു. യുദ്ധത്തിൽ മദീനക്കാരായ ചില അൻസ്വാരികളെ നയത്തിൽ പാട്ടിലാക്കുവാൻ ഒരു ശ്രമം നടത്തിനോക്കി. അതിന് വിപരീതഫലമാണുണ്ടായത്. യുദ്ധ അണികൾക്കി -ടയിൽ അവൻ ചില ചതിക്കുഴികളുണ്ടാക്കി മുകൾഭാഗം മൂടിവെച്ചിരുന്നു. ലാന്നിൽ വീണു നബി യുടെ തലക്കും മുഖത്തും മുറി പറ്റുകയും, അവിടുത്തെ പല്ലു പൊട്ടു -കയും ഉണ്ടായി. നബി അവനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവന് ക്വുർ-ആൻ കേൾപ്പിക്കുകയും ചെയ്തുവെങ്കിലും അവൻ നിഷേധത്തിൽ ശഠിച്ചു നിൽക്കുകയാണ്െ ചയ്തത്. ഉഹ്ദ് സംഭവത്തിനു ശേഷവും ഇസ്ലാമിന് അഭിവൃദ്ധിയും ശക്തിയും വർ ധിക്കുന്നതായി കണ്ടപ്പോൾ അവൻ ശാമിലേക്ക് നീങ്ങി. റോമാചക്രവർത്തി ഹിറക്വ്ലിയൂ സിനോട് നബി ക്കെതിരിൽ സഹായത്തിനപേക്ഷിച്ചു. രാജാവ് സഹായം വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. അതേ അവസരത്തിൽ മദീനയിലുള്ള തന്റെ പരിചയക്കാരും കപടവിശ്വാസികളുമായ പലരുമായി അവൻ എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരിക്കു- ഭിന്നിപ്പിക്കുന്നതിനും സത്യവിശ്വാസികൾക്കിടയിൽ പതി ഏർപ്പെടുത്തുന്നതിനും, കാത്തിരിക്കുന്നതിനും യുദ്ധം (പോർപട) നടത്തിയവർക്ക് َ َّ اللها അല്ലാഹുവിനോടും അവന്റെ റസൂലിനോടും മുമ്പ്, മുമ്പേ അവർ ശപഥം ചെയ്യുകയും തന്നെ ചെയ്യും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല (എന്ന്) വളരെ (ഏറ്റം) നല്ലതല്ലാതെ ُ َّ اللها َ و അല്ലാഹുവാകട്ടെ അവൻ സാക്ഷ്യപ്പെടുത്തുന്നു. നിശ്ചയമായും അവർ വ്യാജം പറയുന്നവർ തന്നെയാണ്(എന്ന്) (108) (നമസ്കാരത്തിന്) നിൽക്കരുത് ِ هي ِ ف അതിൽ എന്നെന്നും, ഒരിക്കലും ഒരു പള്ളിതന്നെ അടിത്തറ (അസ്ഥിവാരം) ഇടപ്പെട്ടു َ ത الت ഭയഭക്തിയുടെമേൽ ആദ്യദിവസം മുതൽ അധികം (കൂടുതൽ) അർഹമായത്. അവകാശപ്പെട്ടതാണ് നിൽക്കൽ, നിൽക്കുവാൻ ِ هي ِ ف അതിൽ ِ هي ِ ف അതിലുണ്ട് ٌ لا َ ج ِ ر ചില പുരുഷൻമാർ അവർ ഇഷ്ടപ്പെടുന്നു അവർ ശുദ്ധി പ്രാപിക്കുവാൻ, ശുദ്ധി നേടുന്നതിന് ُ َّ اللها َ و അല്ലാഹുവാകട്ടെ ي ُ ح ِ ب ُّ അവൻ ഇഷ്ടപ്പെടുന്നു َ ني ِ ر ّ ِ هَّط ُ م ْ لا ശുദ്ധി പ്രാപിക്കുന്നവരെ, ശുദ്ധി ലഭിച്ചവരെ കയും നബി ക്കെതിരിൽ താൻ വമ്പിച്ച സൈന്യവുമായി മറ്റും റിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ, താൻ മദീനയിൽ വരുമ്പോൾ, തനിക്കും സൈന്യത്തിനും ഒരു താവളവും കേന്ദ്രവും സ്ഥാപിക്കണമെ -ന്നാവശ്യപ് പെട്ടു. അങ്ങനെ ഇസ്ലാമിൽ ഒന്നാമതായി സ്ഥാപിതമായ "മസ്ജിദുക്വുബാ' (ക്വുബായിലെ പള്ളി)യുടെ അടുത്തായി കപടവിശ്വാസികൾ ഒരു പള്ളി നിർമിച്ചു . പന്ത്രണ്ടു കപടവിശ്വാസികളായിരുന്നു അതിൽ മുൻകയ്യെടുത്തവർ. നബി തബൂക്കിലേക്ക് പുറപ്പെട്ടു പോകുന്നതിനു മുമ്പ് അവർ തിരുമേനിയുടെ അടുക്കൽ ചെന്ന് ത പള്ളി സാധുക്കളും അശരണരുമായ ആളുകൾക്ക് തണുപ്പിലും, മഴയിലുമൊക്കെ തങ്ങുവാനുള്ള ഒരു കേന്ദ്രമെന്ന നിലക്കും മറ്റുമാണ് അത് നിർ മിച്ചിരിക്കുന്നതെന്നും അറിയിച്ചു. തിരുമേനി അതിൽ വന്നു നമസ്കരിച്ചുകൊണ്ട് അതിന്റെ ഉദ്ഘാടനം കഴിച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നബി യുടെ അംഗീകാരം ലഭിച്ചാൽ, തങ്ങളുടെ ഉദ്ദേശ്യങ്ങൾ അവിടെ നിരുപാധികം നടത്തുവാൻ അത് സൗകര്യമായിരിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ഞങ്ങൾ ഒരു യാത്രക്കുള്ള ഒരുക്കത്തിലാണെന്നും, അത് കഴിഞ്ഞു മടങ്ങിവന്നിട്ടാവാമെന്നുമായി -രുന്നു നബി യുടെ മറുപടി. നബി തബൂക്കിൽ നിന്നു മടങ്ങി മദീനയുടെ അടുത്തുള്ള ( ناوأ ىذ ) എന്ന സ്ഥലത്തെത്തിയപ്പോഴേക്കും പള്ളിയെ സംബന്ധിച്ച വിവരങ്ങൾ വഹ്യ് മുഖേന അല്ലാഹു നബി അറിയിച്ചുകൊടുത്തു. അതനുസരിച്ചു മദീനയിൽ എത്തും മുമ്പ് തന്നെ അത് പൊളിച്ചു നീക്കി തീവെക്കുവാൻ നബി ആളെ അയക്കുകയും ചെയ്തു. ആ പള്ളി നിർമാണത്തിൽ കപടവിശ്വാസികളുടെ ഉന്നങ്ങളെന്തായിരുന്നുവെന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. (1) ഉപദ്രവമുണ്ടാക്കൽ: സത്യവിശ്വാസികൾക്ക് പൊതുവെയും ക്വുബായിലെ സത്യവിശ്വാസികൾക്ക് പ്രത്യേകമായും ഉപദ്രവകരമായിരിക്കും അതിന്റെ നിലനിൽപെന്നു വ്യക്തമാണ്. (2) അവിശ്വാസം: അവിശ്വാസത്തിൽ നിന്നുൽഭവിച്ചതും, സത്യവിശ്വാസത്തിനെതിരിൽ അവിശ്വാസത്തെ ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുവാൻ വേണ്ടി സ്ഥാപിതമായതുമാണത്. (3) സത്യവിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കൽ: അഥവാ ക്വുബാ പള്ളിയിൽ സമ്മേളിക്കാറുള്ള മുസ്ലിംകളിൽ ചിലരെ അങ്ങോട്ടാകർഷിച്ചും മ റ്റും അവരുടെ ഐക്യത്തെ ശിഥിലമാക്കുക. (4) മുമ്പ് അല്ലാഹുവിനോടും റസൂലിനോടും യുദ്ധം നടത്തിയവർക്ക് പതിയൊരുക്കിക്കൊടുക്കുക. അതായത്, അബൂ-ആമിറിനും അവന്റെ ആൾക്കാർക്കും ഇസ്ലാമിനെതിരെ യുദ്ധം മുതലായ അക്രമ പരിപാടികൾ നടപ്പിൽ വരുത്തുവാനുദ്ദേശിക്കുന്ന മറ്റുള്ളവർക്കും ഒരു രഹസ്യകേന്ദ്രം തയ്യാറാക്കുകയും പള്ളി എന്ന് പേരു നൽകി സത്യാവസ്ഥ മറച്ചുപിടിക്കുകയും ചെയ്യുക. ഇതൊക്കെയാണ് ആ കപടവിശ്വാസികളുടെ സാക്ഷാൽ ലക്ഷ്യങ്ങൾ. എന്നാലും നമസ്കാരം പോലെയുള്ള നല്ല കാര്യങ്ങളെ ദ്ദേശിച്ചു മാത്രമാണ് തങ്ങളത് നിർമിച്ചിരിക്കുന്നതെന്ന് അവർ കള്ളസത്യം ചെയ്തുപറയുമെന്നും, അതുകൊണ്ട് ഒരു കാലത്തും നബി അതിൽ പോയി നമസ്കാരം നടത്തരുതെന്നും, ആദ്യം മുതൽക്കേ ഭയഭക്തിയുടെ അടിസ്ഥാനത്തിൽ സ്ഥാപിത -മായ ക്വുബായിലെ ഒന്നാമത്തെ പള്ളിയിൽ മാത്രം നബി സംബന്ധിച്ചാൽ മതിയെന്നും അല്ലാഹു നബി യോട് കൽപിക്കുന്നു. നബി മദീനയിലേക്ക് ഹിജ്റഃ വരുമ്പോൾ, മദീനയിൽ നിന്ന് രണ്ടു നാഴിക തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായിൽ ഇറങ്ങി അൽപദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തിൽ നിർമിക്കപ്പെട്ടതും, ഇസ്ലാമിൽ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. പിന്നീടാ ണ് തിരുമേനി മദീനയിലേക്ക് പോയതും, അവിടത്തെ പള്ളി ("അൽമസ്ജിദുന്നബവീ') സ്ഥാപിച്ചതും. നബി കാൽനടയായും, വാഹനമേറിയും ഇടക്കിടെ ക്വുബാ പള്ളിയിൽ വന്നു സന്ദർശനം നടത്തിപ്പോയിരുന്നതായി ഹദീഥുകളിൽ വന്നിട്ടുണ്ട് . ഈ പള്ളിയുടെ പ്രാധാന്യത്തെപ്പറ്റി പ്രസ്താവിച്ചതോടൊപ്പം, ആ പള്ളിയിൽ സമ്മേളിക്കാറുള്ള സത്യവിശ്വാസികൾ ശുദ്ധി പ്രാപിക്കുവാൻ ഇഷ്ടപ്പെടുന്നവരാണെന്നും അങ്ങി -നെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണെന്നും പറഞ്ഞു പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസം, കാപട്യം, പാപകൃത്യങ്ങൾ മുതലായ ആത്മീയ മാലിന്യങ്ങളിൽനിന്നും വൃത്തികേട്, മ്ളേച്ഛത മുതലായ ശാരീരിക മാലിന്യങ്ങളിൽനിന്നും പരിശുദ്ധരായിരുന്നു അവർ എന്ന് സാരം. വെള്ളത്തിന് വളരെ ക്ഷാമമായിരുന്നതിനു പുറമെ, മലമൂത്രവിസർജ്ജനങ്ങൾക്കുശേഷം കല്ല് മുതലായ പദാർഥങ്ങൾ കൊണ്ട് തടവി ശുചിയാക്കുന്ന സമ്പ്ര -ദായമായിരുന്നു അക്കാലത്ത് അറബികൾക്കിടയിൽ പൊതുവിലുണ്ടായിരു ന്നത്. എന്നാൽ, ക്വുബാ നിവാസികൾ, മലമൂത്രവിസർജ്ജനാനന്തരം, കല്ലുകൊണ്ട് തടവി മതിയാക്കാതെ വെള്ളംകൊണ്ടുകൂടി ശുചിയാക്കിയിരുന്നുവെന്നും, ശുചിത്വത്തിന്റെ കാര്യത്തിൽ അവർ അത്രയും ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും, അതുകൊണ്ടാണ് അല്ലാഹുവിന്റെ ഈ പ്രശംസക്ക് അവർ പാത്രമായതെന്നും നബി പറയുകയുണ്ടായെന്ന് അഹ്മദ്, ഇബ്നുഖുസൈമഃ, അബൂദാവൂദ്, ത്വബ്റാനി (റ) മുതലായവർ ഉദ്ധരിച്ച ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു തുടരുന്നു;-
9:109أَفَمَنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ تَقۡوَىٰ مِنَ ٱللَّهِ وَرِضۡوَٰنٍ خَيۡرٌ أَم مَّنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٖ فَٱنۡهَارَ بِهِۦ فِي نَارِ جَهَنَّمَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
(109) അപ്പോൾ, അല്ലാഹുവിനെ സംബന്ധിച്ച ഭയഭക്തിയുടെയും (അവനിൽ നിന്നുള്ള) പ്രീതിയുടെയും പേരിൽ, തന്റെ കെട്ടിടം അടിത്തറയിട്ടവനോ ഉത്തമം? അതല്ല. (പൊളിഞ്ഞു) വീഴുവാൻ പോകുന്ന ഒരു തിണ്ണയുടെ വക്കിൻമേൽ തന്റെ കെട്ടിടം അടിത്തറയിടുകയും, എന്നിട്ടത് "ജഹന്നമി' ന്റെ (നരകത്തിന്റെ) അഗ്നിയിൽ പൊളിഞ്ഞുവീഴുകയും ചെയ്തവനോ (ഉത്തമം)?! അല്ലാഹുവാകട്ടെ. അക്രമികളായ ജനങ്ങളെ സൻമാർഗത്തിലാക്കുകയില്ല. (109) അപ്പോൾ യാതൊരുവനോ أ َ س َّ س َ അസ്തിവാരം (അടിത്തറ) ഇട്ട, സ്ഥാപിച്ച തന്റെ കെട്ടിടത്തെ, എടുപ്പിനെ ഭയഭക്തിയുടെമേൽ, സൂക്ഷ്മതയിൻമേൽ َ ن ِ م ِ َّ اللها അല്ലാഹുവിനെക്കുറിച്ച് പ്രീതിയുടെയും خ َ ير ْ ٌ ഉത്തമം, ഗുണം അതോ (അതല്ല) യാതൊരുവനോ أ َ س َّ س َ അവൻ തറയിട്ടു, അസ്തിവാരമുറപ്പിച്ചു അവന്റെ കെട്ടിടത്തിനു, എടുപ്പിനെ വക്കിൽ, ഓരത്ത് ج ُ ر ُ ف ٍ (പുഴയുടെ) തിണ്ണയുടെ, (പൊട്ടക്കിണറ്റിന്റെ) വക്കിന്റെ ه َ ار ٍ പൊളിഞ്ഞുവീഴുന്ന (വീഴാറായ) എന്നിട്ടത് പൊളിഞ്ഞുവീണു ب ِ ه ِ അവനെയുംകൊണ്ട് ن َ ار ِ في ِ തീയിൽ, അഗ്നിയിൽ ജഹന്നമിന്റെ ُ َّ اللها َ و അല്ലാഹുവാകട്ടെ സൻമാർഗത്തിലാക്കുകയില്ല ജനങ്ങളെ الظّ അക്രമികളായ 11010 നീക്കം വരുകയില്ല അവരുടെ കെട്ടിടം ي ِ َ ّാا യാതൊരു അവർ സ്ഥാപിച്ച, നിർമിച്ച ر ِ يب َ ة ً ഒരു ആശങ്ക, സന്ദേഹം അവരുടെ ഹൃദയങ്ങളിൽ ت َ ق َ طَّع മുറിഞ്ഞു മുറിഞ്ഞു (കഷ്ണം കഷ്ണമായി) പോയാലൊഴികെ അവരുടെ ഹൃദയങ്ങൾ ُ َّ اللها َ و അല്ലാഹു ٌ ഥ ع َ ل ِ അറിയുന്നവനാണ് ٌ ഥ ح َ ك ِ അഗാധജ്ഞനാണ്.
9:110–111لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ
۞إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَيَقۡتُلُونَ وَيُقۡتَلُونَۖ وَعۡدًا عَلَيۡهِ حَقّٗا فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ وَٱلۡقُرۡءَانِۚ وَمَنۡ أَوۡفَىٰ بِعَهۡدِهِۦ مِنَ ٱللَّهِۚ فَٱسۡتَبۡشِرُواْ بِبَيۡعِكُمُ ٱلَّذِي بَايَعۡتُم بِهِۦۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
(110) അവർ സ്ഥാപിച്ചതായ അവരുടെ(ആ) കെട്ടിടം അവരുടെ ഹൃദയങ്ങളിൽ ഒരു ആശങ്ക (അഥവാ അസ്വാസ്ഥ്യം) ആയിക്കൊണ്ടേയിരിക്കുന്നതാണ്, അവരുടെ ഹൃദയങ്ങൾ കഷണം കഷണമായിപ്പോയാലൊഴികെ. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു. "മസ്ജിദുത്തക്വ്വാ (ഭയഭക്തിയുടെ പള്ളി)യോടും, അതിന്റെ ആൾക്കാരോടും താരതമ്യപ്പെടുത്തുമ്പോൾ "മസ്ജിദുദ്ദ്വിറാറി' (ഉപദ്രവത്തിന്റെ പള്ളി)ന്റെയും അതിന്റെ ആൾക്കാരുടെയും പരസ്പരവിരുദ്ധമായ നിലപാട് ചൂണ്ടിക്കാട്ടുന്ന ഉപമാലങ്കാര രൂപത്തിലുള്ള ഒരു വിവരണമാണ് ആദ്യത്തെ വചനത്തിൽ കാണുന്നത്. ശക്തിമത്തായ അടിത്തറയിട്ടുകൊണ്ട് അതിൻമേൽ കെട്ടി ഉയർത്തപ്പെട്ട കെട്ടിടം കേടുപാട് -കൂടാതെയും ദീർഘകാലം സുരക്ഷിതമാ യി നിലനിൽക്കുമല്ലോ. അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയുടെയും, അവന്റെ പ്രീതി ലഭിക്കേണമെന്ന മോഹത്തിന്റെയും അടിസ്ഥാനത്തിൽ മതസ്ഥാപനമാകുന്ന കെട്ടിടം സ്ഥാപിച്ചാലുള്ള സ്ഥിതിയും അതുപോലെതന്നെ. അതിന്റെ പരിശുദ്ധിക്കോ പവിത്രത ക്കോ കോട്ടം തട്ടാതെ അതു നിലനിൽക്കും. വല്ല പുഴവക്കിലോ പൊട്ടക്കിണറിന്റെ വക്കിലോ ഏതവസരത്തിലും പൊളിഞ്ഞുവീഴാനിടയുള്ള മൺതിണ്ണയുടെ ഓരത്ത് ഒരു കെട്ടിടം സ്ഥാപിച്ചാൽ ആ കെട്ടിടം അതിലെ ആൾക്കാരടക്കം ഏതു നിമിഷവും വീണുതകരുമെന്ന് പറയേണ്ടതില്ല. അത്പോലെയാണ് കപടവിശ്വാസികളുടെ മതസ്ഥാപനങ്ങൾ. ആ കെട്ടിടം പൊളിഞ്ഞുവീഴുന്നത് ആ തിണ്ണയുടെ താഴ്ഭാഗത്തിലുള്ള പുഴയിലേക്കോ കിണറ്റിലേക്കോ ആയിരിക്കുമെങ്കിൽ, കപടവിശ്വാസികൾ നിർമിക്കുന്ന സ്ഥാപനങ്ങളുടെ കലാശം നരകാഗ്നിയിലേക്കുമായിരിക്കും. അപ്പോൾ, ഈ രണ്ടു സ്ഥാപനങ്ങളിൽ ഏതാണ് നല്ലതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതാണ് ആ വചനത്തിലടങ്ങിയ ആശയം. കപടവിശ്വാസികൾ ആ പള്ളി നിർമിച്ചത് തന്നെ അവരുടെ കാപട്യം നിമിത്തമുള്ള അസ്വസ്ഥതകൊണ്ടാണ്. അത് പൊളിച്ചു നശിപ്പിച്ചപ്പോഴാകട്ടെ, എനി എന്തെല്ലാമാണ് സംഭവിക്കുകയെന്നുള്ള അവരുടെ ഭയപ്പാടും ആശങ്കയും അസ്വസ്ഥതയും അവരുടെ ഹൃദയങ്ങൾ നിലവിലുള്ള കാലത്തോളം അവരെ വിട്ടുമാറുവാൻേ പാകുന്നില്ല എന്നത്രെ രണ്ടാമത്തെ വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. വിഭാഗം - 14 (111) നിശ്ചയമായും, സത്യവിശ്വാസികളിൽ നിന്ന് അവരുടെ ദേഹങ്ങളെയും, സ്വത്തുക്കളെയും അല്ലാഹു (വിലക്കു) വാങ്ങിയിരിക്കുന്നു; അവർക്ക് സ്വർഗമുണ്ട് എന്നുള്ളതിനു (പകരം). അതായത്: അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു; അങ്ങനെ, അവർ കൊല്ലുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു.(അതെ) തൗറാത്തിലും, ഇൻജീലിലും, അവന്റെമേൽ ബാധ്യസ്ഥമായി (പ്രഖ്യാപിക്കപ്പെട്ടി)ട്ടുള്ള ഒരു യഥാർഥ വാഗ്ദത്തം! ആരാണ്. അല്ലാഹുവിനെക്കാൾ അധികം തന്റെ കരാറിനെ നിറവേറ്റുന്നവൻ?! (ആരുമില്ല) ആകയാൽ, നിങ്ങൾ നടത്തിയിട്ടുള്ളതായ നിങ്ങളുടെ (ആ) കച്ചവടം കൊണ്ട് നിങ്ങൾ സന്തോഷമടയുവിൻ. അതു തന്നെയാണ് വമ്പിച്ച ഭാഗ്യം! (111) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു اش ْ تر ى വാങ്ങിയിരിക്കുന്നു സത്യവിശ്വാസികളിൽ നിന്ന് അവരുടെ സ്വന്ത (ദേഹ) ങ്ങളെ അവരുടെ സ്വത്തുക്കളെയും അവർക്കുണ്ട് എന്നതിന് സ്വർഗം അവർ യുദ്ധം ചെയ്യുന്നു, (ചെയ്യണം) മാർഗത്തിൽ ِ َّ اللها അല്ലാഹുവിന്റെ എന്നിട്ട് (അങ്ങിനെ) അവർ കൊല്ലുന്നു, വധിക്കുന്നു (വധിക്കണം) അവർ കൊല്ലപ്പെടുകയും ചെയ്യുന്നു (ചെയ്യണം) ഒരു വാഗ്ദത്തം, വാഗ്ദത്തമായിട്ട് അവന്റെമേൽ (ബാധ്യതപ്പെട്ട) ح َ ق ّ ً ا യഥാർഥ (ന്യായ)മായ, കടമപ്പെട്ട الت തൗറാത്തിൽ و َ الإن ْ ج ِ يل ِ ഇൻജീലിലും ക്വുർ-ആനിലും و َ م َ ن ْ ആരാണ്, ആരുണ്ട് أ َ و ْ فى َ അധികം (കൂടുതൽ) നിറവേറ്റുന്നവൻ തന്റെ കരാറിനെ َ ن ِ م ِ َّ اللها അല്ലാഹുവിനെക്കാൾ അതിനാൽ നിങ്ങൾ സന്തോഷമടയുവിൻ നിങ്ങളുടെ വിൽപന (കച്ചവടം) കൊണ്ട് നിങ്ങൾ വിൽപന (ഇടപാട്) നടത്തിയ ب ِ ه ِ അതിനെപ്പറ്റി, അതിനെ അതുതന്നെയാണ് ഭാഗ്യം, വിജയം വമ്പിച്ച, മഹാ അല്ലാഹുവിന്റെ ദീനിനുവേണ്ടി സത്യവിശ്വാസികൾ സമരം നടേ ത്തണ്ടുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രതിഫലമായി അവർക്ക് സ്വർഗം നൽകാമെന്ന് അവൻ നൽകിയ വാഗ്ദാനത്തെയും അല്ലാഹുവും സത്യവിശ്വാസികളും തമ്മിൽ നട -ന്നിട്ടുള്ള ഒരു കച്ചവട ഇടപാടായി ചിത്രീകരിച്ചുകൊണ്ട് അല്ലാഹു അവർക്ക് യുദ്ധം ചെയ്യുവാനുള്ള ആവേശവും പ്രോൽസാഹനവും നൽകുകയാണ്. ഇടപാടുകാരൻ അല്ലാ ഹു. അവൻ വിലകൊടുത്തു മേടിക്കുന്നത് അവരുടെ ദേഹവും ധനവും. അഥവാ അവ രണ്ടും അവർ അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കണം. ശത്രുക്കളുമായി സമരാങ്കണത്തിൽ ഇറങ്ങി പടവെട്ടുകയും വേണം. അപ്പോൾ ശത്രുക്കളെ കൊല്ലുകയും, ശത്രുക്കളാൽ കൊല്ലപ്പെടുകയും വേണ്ടിവരും. ഇതിന് അവർക്ക് അവൻ നൽകുന്ന വി ല സ്വർഗമത്രെ. അതെ, ആരും കണ്ടിട്ടില്ലാത്തതും, ആരും കേട്ടിട്ടില്ലാത്തതും, ആരു ടെ മനസ്സിനും വിഭാവനം ചെയ്വാൻ കഴിയാത്തതുമായ അതിമഹത്തായ അനുഗ്രഹങ്ങളുടെ ലോകമായ സ്വർഗം! ഇത് ഇപ്പോൾ പുതുതായി നൽകപ്പെടുന്ന ഒരു വാഗ്ദാനമല്ല; വാഗ്മൂലമാത്രമായ ഒരു കരാറുമല്ല. മുമ്പ് മുതൽക്കേ തൗറാത്തിലും, ഇൻജീലിലും ക്വുർ-ആനിലുമായി രേഖപ്പെടുത്തപ്പെട്ടു വന്നിട്ടുള്ള ഒരു ലിഖിതരേഖയാണത്. പേ്പാൾ, ഇതിനെക്കാൾ മെച്ചപ്പെട്ടതും ലാഭകരമായതുമായ ഒരു ഇടപാട് വേറെ ഏതാണുള്ളത്? അല്ലാഹുവിനെപ്പോലെ പരിപൂർണമായി കരാർ പാലിക്കുന്നവനും, പാലിക്കു -വാൻ കഴിയുന്നവനും, വേറെ ആരുണ്ട്? ഇല്ല. ഒരിക്കലുമില്ല. ആരുമില്ല. ഈ എടപാടിലെ വ്യവസ്ഥകൾ അനുസരിച്ചുകൊണ്ട് സ്വർഗം ലഭിക്കുവാൻ ഭാഗ്യമുണ്ടാവുന്ന സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങൾ എന്തൊക്കെയായിരിക്കുമെന്നുകൂടി അല്ലാഹു തുടർന്ന് ചൂണ്ടിക്കാട്ടുന്നു:-
9:112ٱلتَّـٰٓئِبُونَ ٱلۡعَٰبِدُونَ ٱلۡحَٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّـٰكِعُونَ ٱلسَّـٰجِدُونَ ٱلۡأٓمِرُونَ بِٱلۡمَعۡرُوفِ وَٱلنَّاهُونَ عَنِ ٱلۡمُنكَرِ وَٱلۡحَٰفِظُونَ لِحُدُودِ ٱللَّهِۗ وَبَشِّرِ ٱلۡمُؤۡمِنِينَ
(112) പശ്ചാത്തപിച്ചു മടങ്ങുന്നവർ, (അല്ലാഹുവിനെ) ആരാധിക്കുന്നവർ, (അവന്) സ്തുതി കീർത്തനം ചെയ്യുന്നവർ, ദേശാടനക്കാർ (അഥവാ നോമ്പുകാർ), "റുകൂ-ഉ്' കുമ്പിട്ട് നമസ്കാരം പ ചെയ്യുന്നവർ, "സുജൂദ്' ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യുന്നവർ, സദാചാരംകൊണ്ട് കൽപിക്കുന്നവരും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുന്നവരുമായുള്ളവർ, അല്ലാഹുവിന്റെ അതിർത്തികളെ ധ നിയമപരിധികളെ പ കാത്തുസൂക്ഷിക്കുന്നവരും! സത്യവിശ്വാസികൾക്ക് സന്തോഷമറിയിക്കുകയും ചെയ്യുക. (112) ِ ب ُ ون َ ഫالت َّ ا (പശ്ചാത്തപിച്ചു) മടങ്ങുന്നവർ ആരാധകന്മാർ സ്തുതിക്കുന്ന (സ്തുതികീർത്തനം ചെയ്യുന്ന) വർ ِ ح ُ ون َ ഫالس َّ ا സഞ്ചരിക്കുന്നവർ, നോമ്പുനോൽക്കുന്നവർ الر കുമ്പിടുന്ന (കുമ്പിട്ടു നമസ്കരിക്കുന്ന)വർ الس സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവർ الآم ِ ر ُ ون َ കൽപി (ഉപദേശി) ക്കുന്നവർ സദാചാരംകൊണ്ട് و َ الن ّ َ اه ُ ون َ വിരോധിക്കുന്നവരും ദുരാചാരത്തെപ്പറ്റി കാക്കുന്ന (സൂക്ഷിക്കുന്ന) വരും അതിർത്തി (പരിധി-അതിരു) കളെ ِ َّ اللها അല്ലാഹുവിന്റെ സന്തോഷം (സന്തോഷവാർത്ത) അറിയിക്കുകയും ചെയ്യുക സത്യവിശ്വാസികൾക്ക് കഴിഞ്ഞ വചനത്തിൽ സൂചിപ്പിച്ച മഹാഭാഗ്യവാന്മാരുടെ എട്ട് സവിശേഷതകളാണ് ഈ വചനത്തിൽ പ്രസ്താവിച്ചത്. (1) പശ്ചാത്താപം: അഥവാ പാപം, ദുർന്നടപ്പ്, കപടവിശ്വാസം, അവിശ്വാസം എന്നിവയിൽ നിന്നെല്ലാം ഖേദിച്ചുമടങ്ങുക. പശ്ചാത്താപം യഥാർഥമായി -രിക്കുന്നപക്ഷം, അതിനുശേഷം ആദ്യം ചെയ്ത ആ തെറ്റുകുറ്റങ്ങൾ പിന്നീട് ആവർത്തിക്കപ്പെടുകയില്ലതാനും. (2) അല്ലാഹുവിന് ആരാധനാകർമങ്ങൾ ചെയ്യുക: മനസാ വാചാ കർമണാ ചെയ്യപ്പെടേണ്ടതും, നിർബന്ധമായി കൽപിക്കപ്പെട്ടതും, ഐച്ഛികമായി കൽപിക്കപ്പെട്ടതുമായ ആരാധനാ കർമങ്ങൾ സമയോചിതം നടത്തിപ്പോരുക. (3) സ്തുതികീർത്തനം ചെയ്യുക: നാവുകൊണ്ടും മനസ്സുകൊണ്ടും ചെയ്യപ്പെടാവുന്ന ഒരു പ്രധാന ആരാധനാകർമമത്രെ അല്ലാഹുവിനെ സ്തുതിക്കൽ. നബി പറഞ്ഞതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: സ്തുതി നന്ദിയുടെ തലയാകുന്നു (പ്രധാന വിഭാഗമാണ്) അല്ലാഹുവിനെ "സ്തുതിക്കാത്തവൻ അവനോട് ന ന്ദി കാണിക്കയില്ല "നബി പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: "ക്വിയാമത്തുനാളിൽ ആദ്യം സ്വർഗത്തിലേക്ക് വിളിക്കപ്പെടുന്നവർ സന്തോഷത്തിലും സന്താപത്തിലും അല്ലാഹുവിനെ സ്തുതിക്കുന്നവരായിരിക്കും.' ( رواهما البيهقى فى شعب الايمان ) (4) നോമ്പ്-അല്ലെങ്കിൽ സഞ്ചാരം: അല്ലാഹു ഉപയോഗിച്ച വാക്ക് ِ ح ُ ون َ ഫالس َّ ا എന്നാകുന്നു. ഭൂമിയിലൂടെ സഞ്ചാരം നടത്തുക എന്നത്രെ ഇതിന്റെ ധാതുവാ (സിയാഹത്തി) ന്റെ അർഥം. സഞ്ചാരികൾ ഭക്ഷണം മുതലായ സുഖസൗകര്യങ്ങളിൽ ത്യാഗം വരിക്കുന്നവരും, ബുദ്ധിമുട്ടുകൾ സഹിക്കുന്നവരുമായിരി -ക്കുമല്ലോ. ആ നിലക്ക് നോമ്പുകാർ എന്നും, ഹിജ്റഃ പോകുന്നവർ എന്നും, സമരശീലന്മാർ എന്നും, ഇസ്ലാമിനെക്കുറിച്ച് പഠിക്കുക മുതലായ സദുദ്യമങ്ങൾക്കുവേണ്ടി യാത്ര ചെയ്യുന്ന -വർ എന്നുമൊക്കെ അതിന് വിവക്ഷ നൽകപ്പെട്ടുകാണാം. ഇതെല്ലാം ഉൾക്കൊള്ളുന്ന ഒരു സാമാന്യാർഥമാണ് ഇവിടെ ഉദ്ദേശ്യമെന്നും വരാം. എങ്കിലും ഭൂരിഭാഗം വ്യാഖ്യാതാക്കളും നോമ്പുകാർ എന്നാണ് വിവക്ഷ നൽകിക്കാണുന്നത്. ദേശസഞ്ചാരികളെപ്പോ -ലെയുള്ള ത്യാഗങ്ങളെല്ലാം അനുഷ്ഠിക്കുന്നവരാണല്ലോ നോമ്പുകാരും. കൂടാതെ , "ഈ സമുദായത്തിന്റെ "സിയാഹത്ത്' നോമ്പ് നോൽക്കുകയാണ്' എന്ന് (റ) പറഞ്ഞതായി ഇബ്നുജരീർ (റ) രിവായത്ത് ചെയ്തിട്ടുമുണ്ട്. ഇതിനെ ബലപ്പെടുത്തുന്ന ചില രിവായത്തുകൾ വേറെയും കാണാം. അതുകൊണ്ട് ഇവിടെ "നോമ്പുകാർ' എന്നുള്ള അർഥ -മാണ് കൂടുതൽ ശരിയായിട്ടുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ملعا ّ اللها (5, 6) സുജൂദും (കുമ്പിട്ടു നമസ്കാരവും, സാഷ്ടാംഗ നമസ്കാരവും) ചെയ്യുക. നമസ്കാരത്തിൽ അനുഷ്ഠിക്കപ്പെടേണ്ടുന്ന ശാരീരികമായ രണ്ട് പ്രധാന ഘടകങ്ങളാണ് സുജൂദും. അതുകൊണ്ടാണ് അവ രണ്ടും പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. നമസ്കാരത്തെ ഉദ്ദേശിച്ചു ഈ രണ്ട് ഘടകങ്ങളെയുംപോലെ മറ്റൊരു പ്രധാന ഘടകമായ നിറുത്തത്തെ ( قيام ) യും ക്വുർ-ആനിൽ ഉപയോഗിക്കാറുണ്ട്. ഇതിനൊരു ഉദാഹരണം 108-ാം വചനത്തിൽ കണ്ടുവല്ലോ. (7) സദാചാരപരമായ നല്ല കാര്യങ്ങളെ ഉപദേശിക്കലും, ദുരാചാരപരമായ ചീത്ത കാര്യങ്ങളെ വിരോധിക്കലും. ഈ രണ്ടു ഗുണങ്ങളെയും സംബന്ധിച്ച് ക്വുർ-ആനിലും ഹദീഥിലും വളരെയധികം പ്രസ്താവനകൾ കാണാവുന്നതാണ് . രണ്ടും പരസ്പരം ബന്ധപ്പെട്ടതും, ഒന്നു മറ്റേതിന്റെ അനിവാര്യഫലവുമാകകൊണ്ട് രണ്ടുംകൂടി ഒന്നായി എണ്ണിയിരിക്കുകയാണ്. (8) അല്ലാഹു നിയമിച്ച നിയമാതിർത്തികളെ കാത്തുസൂക്ഷിക്കുക. അഥവാ, അവയെ മറികടക്കുകയോ ലംഘിക്കുകയോ, ദുർവ്യാഖ്യാനം ചെ യ്യുകയോ ചെയ്യാതെ തികച്ചും പാലിക്കുക. മേൽ പ്രസ്താവിച്ച ഗുണങ്ങളടക്കമുള്ള എല്ലാ സദാചാരമൂല്യങ്ങൾക്കും ബാധകമാകുന്ന ഒരു അടിസ്ഥാനമത്രെ ഈ അവസാനം പറഞ്ഞ ഗുണം. ഈ എട്ട് ഗുണങ്ങളോടുകൂടിയ സത്യവിശ്വാസികൾക്ക് സന്തോഷ -വാർത്ത അറിയിക്കണം എന്നും അവസാനമായി നബി യോട് കൽപിക്കുന്നു. ഇന്ന വിഷയത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇഹത്തിലും പരത്തിലും നന്മയുടെതായ എല്ലാ സന്തോഷവാർത്തയും അറിയിക്കപ്പെടുവാൻ അർഹരാണവർ എന്നാണത് സൂചിപ്പിക്കുന്നത്. و َ الله
9:113–114مَا كَانَ لِلنَّبِيِّ وَٱلَّذِينَ ءَامَنُوٓاْ أَن يَسۡتَغۡفِرُواْ لِلۡمُشۡرِكِينَ وَلَوۡ كَانُوٓاْ أُوْلِي قُرۡبَىٰ مِنۢ بَعۡدِ مَا تَبَيَّنَ لَهُمۡ أَنَّهُمۡ أَصۡحَٰبُ ٱلۡجَحِيمِ
وَمَا كَانَ ٱسۡتِغۡفَارُ إِبۡرَٰهِيمَ لِأَبِيهِ إِلَّا عَن مَّوۡعِدَةٖ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوّٞ لِّلَّهِ تَبَرَّأَ مِنۡهُۚ إِنَّ إِبۡرَٰهِيمَ لَأَوَّـٰهٌ حَلِيمٞ
(113) മുശ്രിക്കു ധ ബഹുദൈവ വിശ്വാസി പ കൾക്കുവേണ്ടി പാപമോചനം തേടുവാൻ നബിക്കും വിശ്വസിച്ചവർക്കും പാടില്ല, അവർ അടുത്ത (കുടുംബ) ബന്ധമുള്ളവരായിരുന്നാലും ശരി, അവർ ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്റെ) ആൾക്കാരാണെന്ന് വ്യക്തമായിത്തീർന്ന ശേഷം. (114) ഇബ്റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം അയാളോട് ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അയാൾ അല്ലാഹുവിന്റെ ഒരു ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായിത്തീർന്നപ്പോൾ, അദ്ദേഹം അയാളിൽനിന്ന് (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു. ഋ9 ഋ9ഋ9 (113) ആയിക്കൂടാ, ആകാവതല്ല (പാടില്ല) നബിക്ക്, പ്രവാചകന് ّ َ ِ ين َാآم വിശ്വസിച്ചവർക്കും അവർ പാപമോചനം തേടുവാൻ (തേടൽ) മുശ്രിക്കുകൾക്കുവേണ്ടി അവർ ആയിരുന്നാലും ശരി അടുത്ത (കുടുംബ) ബന്ധമുള്ളവർ വ്യക്തമായിത്തീർന്നതിന് ْ ُ ഴ ل َ അവർക്ക് അവരാണെന്ന് ആൾക്കാർ, ഉടയവർ ജ്വലിക്കുന്ന അഗ്നിയുടെ (114) ആയിരുന്നില്ല, അല്ല പാപമോചനം തേടൽ ഇബ്റാഹീമിന്റെ ِ هي ِ بلأ തന്റെ പിതാവിന്, ബാപ്പക്ക് إ ِ لا അല്ലാതെ, ഒഴികെ ഒരു വാഗ്ദത്തത്താൽ അദ്ദേഹമത് വാഗ്ദത്തം ചെയ്തു إ ِ ي َّ اه ُ അയാളോട് എന്നിട്ട് വ്യക്തമായിത്തീർന്നപ്പോൾ ُ َ . അദ്ദേഹത്തിന് അയാൾ ഒരു ശത്രുവാണെന്ന് اللهِ َّ ِ അല്ലാഹുവിന് (അല്ലാഹുവിന്റെ) അദ്ദേഹം വിട്ടുമാറി, ഒഴിഞ്ഞുനിന്നു م ِ ن ْ ه ُ അയാളിൽ നിന്ന്, അതിൽനിന്ന് നിശ്ചയമായും ഇബ്റാഹീം لأو َّ اه ٌ വളരെ വിനയം (ഭക്തിയും താഴ്മയും) ഉള്ളവൻ തന്നെയാണ് ٌ ഥ ح َ ل ِ സഹനശീലനാണ്. സത്യവിശ്വാസം സ്വീകരിക്കാത്ത മുശ്രിക്കുകളിൽനിന്നും കപട -വിശ്വാസികളിൽ നിന്നും ബന്ധം വിടർത്തിക്കൊണ്ടുള്ള പരാമർശങ്ങളാണല്ലോ ഈ സൂറത്തിലെ അധിക ഭാഗവും. അവർ അതേ നിലയിൽ തന്നെ മരണപ്പെട്ടുകഴിഞ്ഞാൽ, അവരുടെ മര -ണശേഷവും അതേ നില ഈ വചനം ഉൽബോധിപ്പിക്കുന്നു. ഏറ്റവും അടുത്ത ബന്ധുക്കളായ മാതാപിതാക്കൾക്കുപോലും, അവർ ണന്ന് വ്യക്തമായിക്കഴിഞ്ഞാൽ, അവരുടെ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുവാ ൻ നബി ക്കാകട്ടെ, സത്യവിശ്വാസികൾക്കാകട്ടെ പാടില്ലെന്ന് അല്ലാഹു സ്പഷ്ടമായി പ്രസ്താവിക്കുന്നു. ( ) അവിശ്വാസികളായി മരണപ്പെടുന്നവർക്ക് അല്ലാഹു പൊറുത്തു -കൊടുക്കുകയില്ലെന്നും, അവർ നരകത്തിന്റെ ആൾക്കാരാണെന്നുമുള്ളത് ന്റ മാറ്റമില്ലാത്ത തീരുമാനമാകുന്നു. (2:217; 4:48 മുതലായവ നോക്കുക.) ഒരു കടുത്ത അവിശ്വാസിയാണെങ്കിലും അയാളുടെ മരണത്തിനുമുമ്പ് സത്യ -ത്തിലേക്ക് മടങ്ങുവാനുള്ള സാദ്ധ്യത എപ്പോഴും നിലവിലുണ്ടായിരിക്കും. അതുകൊണ്ട് യാൾ അവിശ്വാസിയായിക്കൊണ്ട് തന്നെ മരണമടയുമ്പോൾ മാത്രമേ അയാൾ അല്ലാ -ഹുവിന്റെ ശത്രുവാണ് -അഥവാ നരകത്തിന്റെ ആളാണെന്നും തീരുമാനിക്കുവാൻ നിവൃത്തിയുള്ളൂ. അല്ലാത്തപക്ഷം, അല്ലാഹുവിങ്കൽ നിന്നും്ര പത്യേകം വഹ്യ് ലഭിക്കണം. ഇത് നബി യുടെ കാലശേഷം സംഭവ്യവുമല്ല. നബി യും സത്യവിശ്വാസികളും ഇബ്റാഹീം നബി-(അ)യുടെ മാതൃക സ്വീകരിക്കുവാൻ കൽപിക്കപ്പെട്ടവരാകുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിന്നുവേണ്ടി പാപമോചനം തേടുകയുണ്ടായിട്ടുണ്ട്താനും. (തൗഹീദിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചുകൊണ്ട് പിതാവ് അദ്ദേഹത്തെ ആട്ടിവിട്ടപ്പോൾ, ഞാൻ നിങ്ങൾക്ക് വേണ്ടി റബ്ബിനോട് പാപമോചനം തേടുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരു -ന്നതായി സൂഃ മർയം 47-ൽ കാണാം.) എന്നാൽ, ഈ കാര്യത്തിൽ അദ്ദേഹത്തെ മാതൃകയാക്കേണ്ടതില്ലെന്നും, പിതാവിനുവേണ്ടി അദ്ദേഹം പാപമോചനം തേടിയത് പിതാവിനോട് അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമായിരുന്നുവെന്നും, പിന്നീട് പി താവ് അല്ലാഹുവിന്റെ ശത്രു-അവിശ്വാസിതന്നെയാണെന്ന് അദ്ദേഹത്തിന് വ്യക്തമായെന്നും, അതോടെ അദ്ദേഹം നിറുത്തൽ ചെയ്തുവെന്നും അല്ലാഹു വ്യക്തമാക്കുന്നു. ഈ വി ഷയം സൂഃ മുംതഹനഃ 4ലും പ്രസ്താവിച്ചുകാണാം. (റ) തന്റെ പിതാവിൽനിന്ന് ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: അബൂത്വാലിബിന് മരണം ആസന്നമായപ്പോൾ നബി അവിടെ കടന്നുചെന്നു. അദ്ദേഹത്തിന്റെ അടുക്കൽ അബൂജഹലും, അബ്ദുല്ലാഹിബ്നു അബീ-ഉമയ്യ ത്തും ഉണ്ടായിരുന്നു. തിരുമേനി പറഞ്ഞു: "പിതൃവ്യരേ, നിങ്ങൾ ഇല്ലല്ലാഹു' എന്ന് പറയുവിൻ. അതെ, നിങ്ങൾക്കുവേണ്ടി അല്ലാഹുവിന്റെ അടുക്കൽ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്!' ആ രണ്ടുപേരും പറഞ്ഞു: "താങ്കൾ അബ്ദുൽ മുത്ത്വലിബിന്റെ മാർഗം വിട്ടുകളയുകയോ?!' റസൂൽ ആ വാക്ക് അദ്ദേഹത്തിന് വെച്ചു കാട്ടിക്കൊണ്ടും, ( ) മാതാപിതാക്കളോടും മറ്റും ഇഹത്തിൽവെച്ചു നല്ല നിലയിൽ പെ രുമാറേണ്ടതുണ്ടെന്ന വസ്തുതയും ഈ നിരോധവും തമ്മിൽ പൊരുത്തക്കേടൊ -ന്നുമില്ല. രണ്ടും വെവ്വേറെ കാര്യങ്ങളാകുന്നു. ആ രണ്ടുപേരും അവരുടെ വാക്ക് ആവർത്തിച്ചുകൊണ്ടുമിരുന്നു. വസാനം അദ്ദേഹം അവരോട് സംസാരിച്ചത് "അബ്ദുൽ മുത്ത്വലിബിന്റെ മാർഗത്തിൽ' എന്നായിരുന്നു. ഇല്ലല്ലാഹു' എന്ന് പറഞ്ഞില്ല. അപ്പോൾ റസൂൽ പറഞ്ഞു: " അല്ലാഹുവാണ! നിങ്ങളെക്കുറിച്ച് എന്നെ വിലക്കപ്പെടാത്ത കാലത്തോളം ഞാൻ നിങ്ങൾക്കുവേണ്ടി പാപമോചനം തേടുന്നതാണ്. അങ്ങനെ, അല്ലാഹു എന്നുള്ള (ഈ) വചനം അവതരിപ്പിച്ചു. അബൂത്വാലിബിന്റെ വിഷയത്തിൽ (നീ ഇഷ്ടപ്പെടുന്നവരെ നീ നേർമാർഗത്തിലാക്കുകയില്ല. എങ്കിലും, അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവരെ നേർമാർഗത്തിലാക്കുന്നതാണ്. (28:56) എന്നും അവതരി ച്ചു. അഹ്മദ്, ബുഖാരീ, മുസ്ലിം(റ) മുതലായവർ ഉദ്ധരിച്ചതാണ് പ്രസ്തുത ഹദീഥ്. അബൂത്വാലിബിന്റെ മരണം ഹിജ്റഃയുടെ ഏതാണ്ട് മൂന്നുകൊല്ലം മുമ്പായിരുന്നു. ഈ സൂറത്താകട്ടെ, ഹിജ്റഃക്കുശേഷം ഒമ്പതാം കൊല്ലത്തിൽ അവതരിച്ച -തുമാകുന്നു. എന്നിരിക്കെ, ഈ വചനം അബൂത്വാലിബിന്റെ വിഷയത്തിൽ അവതരിച്ചുവെന്ന് ഇതിൽ പറഞ്ഞത് ശരിയാവാൻ തരമില്ലെന്ന് തോന്നാവുന്നതാണ്.പക്ഷേ, വല്ലസംഭവവും, വിവരിച്ചുകൊണ്ട് "അപ്പോൾ ഈ വചനം അവതരിച്ചുവെന്നും "ആ വിഷയത്തിൽ ഇന്നിന്ന പ്രകാരം അവതരിച്ചു'വെന്നും മറ്റുമുള്ള പ്രയോഗങ്ങൾ പല രിവായത്തുകളിലും കാണപ്പെടാറുള്ളതാണ്. ഇവിടങ്ങളിലൊക്കെ അതത് വിഷയത്തിൽ പ്രേ ത്യകമായി ആ ആയത്തുകൾ അവതരിച്ചുവെന്ന് അതിനർഥമില്ല. അത്തരം വിഷയങ്ങളെ സം ബന്ധിക്കുന്ന ആയത്തുകളായിരിക്കും അവ എന്നേ ഉദ്ദേശ്യമുള്ളൂ. ഈ വിഷയം മു ഖവുരയിൽ നാം മുമ്പ് വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. അബൂഹുറയ്റഃ (റ) യിൽനിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: റസൂൽ തിരുമേനി അവിടുത്തെ മാതാവിന്റെ ക്വബ്റിനടുത്തു ചെന്നു കരയുകയുണ്ടായി. തിരുമേനിയുടെ ചുറ്റുമുണ്ടായി -രുന്നവരും അത് കണ്ടു കരയുകയായി. പിന്നീട് തിരുമേനി പറഞ്ഞു: "അവർക്കുവേണ്ടി പാപേ മാചനം തേടുവാൻ എന്റെ റബ്ബിനോട് ഞാൻ സമ്മതം തേടി. എനിക്ക് സമ്മതം കിട്ടിയില്ല. വരുടെ ക്വബ്ർ സന്ദർശിക്കുവാൻ ഞാൻ അനുമതി തേടി. അതിനു അനുമതി ലഭിച്ചു. ആകയാൽ, നിങ്ങൾ ക്വബ്റുകൾ സന്ദർശിച്ചുകൊള്ളുവിൻ, അത് മരണത്തെ ഓർമിപ്പിക്കുന്നതാണ്."(അ :മു:ദാ.) ഇതുപോലെയുള്ള രിവായത്തുകൾ വേറെയും വന്നിട്ടുണ്ട്.
9:115–116وَمَا كَانَ ٱللَّهُ لِيُضِلَّ قَوۡمَۢا بَعۡدَ إِذۡ هَدَىٰهُمۡ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ
إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ
(115) ഒരു ജനതയെയും (തന്നെ) അവർക്ക് അല്ലാഹു മാർഗദർശനം നൽകിയതിനുശേഷം വഴിപിഴവിലാക്കാവതല്ല. ധ വഴി പിഴവിലാക്കുക പതിവില്ല പ അവർ സൂക്ഷിക്കേണ്ടതിനെ അവർക്ക് അവൻ വ്യക്തമാ (യി വിവരിച്ചുകൊടു) ക്കുന്നതുവരേക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്. (116) നിശ്ചയമായും അല്ലാഹു, അവന്നുള്ളതാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരം. അവൻ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കൈകാര്യ കർത്താവാകട്ടെ, സഹായകനാകട്ടെ ഇല്ലതാനും. (115) االله അല്ലാഹു ആകാവതല്ല, ആകുകയില്ല (പതിവില്ല) ل ِ ي ُ ض ِ لَّ വഴി പിഴവിലാക്കുവാൻ ഒരു ജനതയെയും ب َ ع ْ د َ ശേഷം, പിന്നീട് അവർക്കവൻ മാർഗദർശനം നൽകിയതിന്, വഴികാട്ടിയതിന്റെ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുന്നതുവരെ ْ ُ ഴ ل َ അവർക്ക് അവർ സൂക്ഷിക്കേണ്ടത് َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തെ (വസ്തുവെ) ക്കുറിച്ചും ٌ ഥ ع َ ل ِ അറിയുന്നവനാണ് (116) َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു ُ َ . അവനാണ്, അവന്റെതാണ് م ُ ل ْ ك ُ രാജത്വം, രാജാധികാരം الس ആകാശങ്ങളുടെ و َ الأر ْ ض ِ ഭൂമിയുടെയും അവൻ ജീവിപ്പിക്കുന്നു അവൻ മരിപ്പിക്കുകയും ചെയ്യുന്നു നിങ്ങൾക്കില്ലതാനും കൂടാതെ, പുറമെ ِ َّ اللها അല്ലാഹുവിനെ (ന്ന്) ഒരു ബന്ധുവും, കാര്യകർത്താവും, രക്ഷാധികാരിയും സഹായകനുമില്ല മുശ്രിക്കുകൾക്കുവേണ്ടി പാപമോചനത്തിന് പ്രാർഥിച്ചുകൂടാ എന്ന് കഴിഞ്ഞ വചനങ്ങളിൽ കൽപന വന്നപ്പോൾ, മുമ്പ് അങ്ങിനെ ചെയ്യാറുണ്ടായിരുന്നവർ തങ്ങൾ കുറ്റക്കാരായിത്തീർന്നേക്കുമെന്ന് ഭയപ്പെട്ടു. അവരെ സംബന്ധിക്കുന്നതാ ണ് ആദ്യത്തെ വചനം. ഒരുകൂട്ടർക്ക് അല്ലാഹു ഇസ്ലാമിലേക്കും സത്യവിശ്വാസത്തിലേക്കും മാർഗദർശനം നൽകി അനുഗ്രഹിച്ചശേഷം, അവർ എന്തെല്ലാം കാര്യങ്ങൾ അതെല്ലാം അവർക്ക് ശരിക്കും വിവരിച്ചറിയിച്ചുകൊടുക്കാതെ അവരെ വഴിപിഴച്ചവരും, തെറ്റുകാരുമാക്കി നിശ്ചയിക്കുന്ന പതിവ് അല്ലാഹുവിനില്ല. അവർ സൂക്ഷിക്കേണ്ടുന്ന കാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തിട്ട് പിന്നെയും അവ സൂക്ഷിക്കാതിരുന്നാൽ മാത്രമേ അവരെ പിഴച്ചവരായി വിധി കൽപിക്കുകയുള്ളൂ. അഥവാ രു കാര്യം വിധിക്കപ്പെടാത്ത കാലത്തോളം അത് തെറ്റായി ഗണിക്കപ്പെടുകയില്ല. അതുകൊണ്ട് ഈ വിരോധകൽപന വരുന്നതിന് മുമ്പ് മുശ്രിക്കുകൾക്കുവേണ്ടി പാപമോ -ചനം തേടിയവർ അത് നിമിത്തം വഴിപിഴച്ചുപോകുന്നവരല്ല. മേലിൽ അത് ചെയ്യുവാ ൻ പാടില്ലെന്നു മാത്രം. എന്നൊക്കെയാണ് ആ വചനത്തിന്റെ താൽപര്യം. രണ്ടാമത്തെ വചനത്തിലെ ആശയം സ്പഷ്ടമാണ്. അവിശ്വാസികൾ എത്ര ശക്തിയും പ്രതാപവുമു -ള്ളവരായിരുന്നാലും അവരെ ഭയപ്പെടേണ്ടതില്ലെന്നും, അവരിൽനിന്നും ഒരു നന്മയും സഹാ -യവും പ്രതീക്ഷിക്കുവാനില്ലെന്നും അതിൽ സൂചന കാണാം.
9:117لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ
(117) തീർച്ചയായും, നബിയുടെയും, (ആ) ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്തെ പിൻതുടർന്നു പോയവരായ "മുഹാജിറു"കളുടെയും, "അൻസ്വാരി'കളുടെയും പേരിൽ അല്ലാഹു (കനിഞ്ഞു) മടങ്ങിയിട്ടുണ്ട്; ധ അവർക്ക് പൊറുത്തുകൊടുത്തിട്ടുണ്ട് പ അവരിൽ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങൾ തെറ്റിപ്പോകുമാറായതിനുശേഷം;- (അതെ) പിന്നെ, അവരുടെമേൽ അവൻ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അവൻ, അവരിൽ വളരെ കൃപയുള്ളവനും, കരുണാനിധിയുമാകുന്നു. (117) ل َ ق َ د ْ തീർച്ചയായും ഉണ്ട് ت َ اب َ മടങ്ങി (യിട്ടുണ്ട്) ُ َّ اللها അല്ലാഹു َ ത الن നബിയുടെമേൽ മുഹാജിറുകളുടെയും و َ الأن ْ ص َ ار ِ അൻസ്വാരികളുടെയും ّ َ ِ ين َാا അദ്ദേഹത്തെ പിൻതുടർന്ന ഘട്ടത്തിൽ, സമയത്തിൽ ഞെരുക്കത്തിന്റെ ശേഷമായി അടുത്തായ (ആകാറായ) തിന്റെ ي َ ز ِ يغ ُ തെറ്റുവാൻ ق ُ ل ُ وب ُ ഹൃദയങ്ങൾ ف َ ر ِ يق ٍ ഒരു കൂട്ടരുടെ, സംഘത്തിന്റെ അവരിൽനിന്ന് പിന്നെ അവൻ മടങ്ങി അവരുടെമേൽ إ ِ ن َّ ه ُ നിശ്ചയമായും അവൻ ِِ م ْ അവരെപ്പറ്റി ٌ فو ُ ء َ ر വളരെ (കൃപാലു) ആകുന്നു ٌ ഥ ر َ ح ِ കരുണാനിധിയാണ്. (തൗബഃ) എന്ന മൂലത്തിന്റെ ഭൂതക്രിയയാണ് ت َ اب َ (താബ). "മടക്കം, ഖേദം' എന്നൊക്കെയാണതിന്റെ സാക്ഷാൽ അർഥം. സൃഷ്ടികളെ സംബന്ധിച്ചു പ റയുമ്പോൾ, ചെയ്ത തെറ്റിനെപ്പറ്റി ഖേദിച്ചു പശ്ചാത്താപം-എന്ന ദേ്ദശ്യത്തിലാണത് അധികം ഉപയോഗിക്കപ്പെടാറുള്ളത്. അല്ലാഹുവിന്റെ പക്കൽ തെറ്റുപറ്റിപ്പോകുകയോ, ചെയ്തുകഴിഞ്ഞതിനെപ്പറ്റി അവൻ ഖേദിക്കേണ്ടിവരുക യോ ഇല്ലല്ലോ. അതുകൊണ്ട് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, " പശ്ചാത്താപം സ്വീ കരിക്കുക, വിട്ടുകൊടുക്കുക, ശിക്ഷ നൽകാതിരിക്കുക, കനിയുക' എന്നൊക്കെയാ -യിരിക്കും ഉദ്ദേശ്യം. ഈ വ്യത്യാസം വ്യക്തമാക്കുവാൻ വേണ്ടിയാണ് ഈ ക്രിയയുടെ കർത്താവ് ( الف َ اع ِ ل ) അല്ലാഹുവായിരിക്കുമ്പോൾ അതിനോട് ബന്ധപ്പെട്ടുകൊണ്ട് ع َ ل َ ى ("അലാ മേൽ) എന്ന അവ്യയവും, കർത്താവ് മനുഷ്യനായിരിക്കുമ്പോൾ ا ِ لَى ("ഇലാ' ലേക്ക്) എന്ന അവ്യയവും കൊടുക്കപ്പെടുന്നതും. ഉദാഹരണം: اللها َ با َ ت (അല്ലാഹു ഇന്നവന്റെ മേൽ മടങ്ങി) എന്നും, اللها ىَل ِ ا ن َ لاف َ با َ ت (ഇന്നവൻ അല്ലാഹുവിങ്കലേക്ക് മടങ്ങി) എന്നും പറയപ്പെടുന്നത്. ഇന്ന ആളുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു ന്നായിരിക്കും ഒന്നാമത്തെ ഉദാഹരണത്തിന്റെ സാരം. ഇന്ന ആൾ താൻ ചെയ്ത നപ്പറ്റി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി എന്നായിരിക്കും രണ്ടാമത്തെ ദാഹരണത്തിന്റെ സാരം. تـ َ و َّ اب (തവ്വാബ് അധികമായി മടങ്ങുന്നവൻ) എന്ന് അല്ലാഹുവിന്റെയും മനുഷ്യന്റെയും വിശേഷണമായി ഉപയോഗിക്കുന്നതിന്റെ രഹസ്യവും , രണ്ടും തമ്മിലുള്ള അർഥവ്യത്യാസവും ഇതിൽനിന്നു വ്യക്തമാണ്. ഈ സംഗതി ഓർമിക്കുന്നത് പല സന്ദർഭങ്ങളിലും പ്രയോജനകരമായിരിക്കും. നബി തിരുമേനിയുടെ മേലും, വളരെ വിഷമംപിടിച്ച അവസരത്തിലുണ്ടായ തബൂക്ക് യുദ്ധയാത്രയിൽ തിരുമേനിയൊന്നിച്ച് പങ്കെടുത്ത മുഹാജിറുകളും അൻസ്വാരികളും അടങ്ങുന്ന സത്യവിശ്വാസികളുടെയും മേലും-അവർ സ ഹിച്ച ത്യാഗങ്ങളുടെയും വിഷമങ്ങളുടെയും ഫലമായി-അല്ലാഹു മടങ്ങിയിരിക്കുന്നു. അഥവാ ഈ യാത്രയിലും മറ്റും അവരിൽനിന്ന് വന്നുപോയിട്ടുള്ള പാകപ്പിഴവുകളും തെറ്റു -കുറ്റങ്ങളും വിട്ടുകൊടുത്തുകൊണ്ട് അല്ലാഹു അവരുടെമേൽ അവന്റെ കനിവും അനുഗ്രഹവും ചൊരിഞ്ഞിരിക്കുന്നു. അവരിൽപെട്ട ചിലരുടെ പക്കൽനിന്ന് ചില പതറിച്ചകൾ ഉണ്ടാ അതൊക്കെ അല്ലാഹു മാപ്പാക്കിയിരിക്കുന്നു എന്നത്രെ ചുരുക്കത്തിൽ ഈ വചനത്തിന്റെ സാരം. യുദ്ധയാത്രയിൽ പങ്കെടുത്ത സ്വഹാബികളെപ്പറ്റി പൊതുവിൽ പ്ര സ്താവിച്ചപ്പോൾ, അതിൽ നബി യെയും കൂടി ഉൾപ്പെടുത്തിയിരിക്കകൊണ്ട് നബി തിരുമേനി പാപം ചെയ്തുപോയെന്നോ, ആ പാപം വിട്ടുകൊടുത്തുവെന്നോ ഈ പ്ര സ്താവനയിൽ കരുതേണ്ടതില്ല. നബി യെക്കൂടി ഇവിടെ എടുത്തുപറഞ്ഞതിൽ പല രഹസ്യങ്ങളും ഉണ്ടാകാവുന്നതാണ്. ഉദാഹരണമായി: (1) സത്യവിശ്വാസികളെപ്പറ്റി പൊതുവെയുള്ള ഒരു പ്രസ്താവ -നയിൽ നബി യെയും കൂടി ഉൾപ്പെടുത്തുന്നത് അവർക്കൊരു ബഹുമതിയും മനസ്സമാധാ -നവുമായിരിക്കും. അഥവാ "ഗനീമത്തു' കളിൽ നബി ക്കുള്ള അഞ്ചിലൊരു ഭാഗത്തെപ്പറ്റി പറഞ്ഞപ്പോൾ അത് അല്ലാഹുവിനും റസൂലിനുമാണെന്ന് മുമ്പ് (8:41 ൽ) പറ -ഞ്ഞതുപോലെയുള്ള ഒരു ശൈലിയായിരിക്കാം ഇവിടെ സത്യവിശ്വാസികളെപ്പറ്റി പ്രസ് താവിച്ചപ്പോൾ അതിൽ നബി യെയും കൂട്ടിപ്പറഞ്ഞത്. (2) നബി തിരുമേനി പാപവിമുക്തനാണെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു, വളരെ നിസ്സാരമായ വീഴ്ചകൾ പോലും നബി യെ സംബന്ധിച്ചിടത്തോളം പാകപ്പിഴവുകളായി ഗണിക്കപ്പെട്ടുകൊണ്ട് അവ അല്ലാഹു നബി വിട്ടുകൊടുത്തിരിക്കുന്നുവെന്ന ഉദ്ദേശ്യത്തിലുമാവാം അത്. വ്യക്തികളുടെ സ്ഥാനപദവികൾ ക്കനുസരിച്ചാണല്ലോ പലപ്പോഴും സംഗതികൾ വിലയിരുത്തപ്പെടുക. ഈ വിഷയകമായി 43-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുള്ളത് ഓർക്കുക. (3) എത്ര ഉന്നതപദവിയിലുള്ള ആളായിരുന്നാലും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങൽ എല്ലാവരുടെയും കടമയാണെന്നും, അല്ലാഹുവിന്റെ കാരുണ്യവും മാപ്പും കൂടാതെ നബിമാർക്കുപോലും രക്ഷയില്ലെന്നും ഓർമിപ്പിക്കുവാൻ വേണ്ടി പറ -ഞ്ഞതുമാവാം. ഇതുകൊണ്ടാണല്ലോ നബി നിത്യവും പാപമോചനം തേടാറുണ്ടായിരുന്നതും. و َ الله അവരിൽ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങൾ തെറ്റിപ്പോകാറായി എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇന്നതാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. നബി യൊന്നിച്ചു യാത്ര പോയെങ്കിലും പല നിലക്കും ക്ലേശകരമായ ചുറ്റു - പാടായിരുന്നതുകൊണ്ട് ചിലരുടെ പുറപ്പാട് മനമില്ലാ -മനസ്സോടെയായിരിക്കാം. വഴിമദ്ധ്യേ അനുഭവപ്പെട്ട അസഹ്യതകൾ കാരണം ചിലർക്ക് തങ്ങൾ പോരേണ്ടിയിരുന്നില്ലെന്നു തോന്നിയിരിക്കാം. ചിലർ കൂട്ടം വിട്ടു തിരിച്ചുപോയെങ്കിലോ എന്ന് കരുതിയിരിക്കാം. എല്ലാം സ്വാഭാവികമാണല്ലോ. ഹൃദയദൗർബ്ബല്യമോ, വിശ്വാസദൗർബ്ബല്യമോ ഉള്ളവരിൽ നിന്ന് വിശേഷിച്ചും. പക്ഷേ, ഇങ്ങിനെയുള്ള മാനസികമാ യ കോളിളക്കങ്ങളൊന്നും അവരുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതമായിരു -ന്നില്ല. ചില സന്ദർഭങ്ങളിൽ നേരിട്ട ആ പതറിച്ചകളിൽനിന്ന് അല്ലാഹു അവരെ രക്ഷപ്പെടുത്തുകയും, തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ അവർ ഉറച്ചുനിൽക്കുകയും ചെയ് തു. അൽപം ചിലരിലല്ലാതെ പൊതുവിൽ എല്ലാവരിലും ഇത്തരം വിചാരവികാരങ്ങൾ പ്രകടമായിരുന്നതുമില്ല. എന്നൊക്കെ അല്ലാഹുവിന്റെ വാചകത്തിൽനിന്നു മനസ്സിലാക്കാവുന്നതാണ്. അസഹനീയമായ ഉഷ്ണകാലം, ഭക്ഷണപാനീയങ്ങളുടെയും വാ ഹനങ്ങളുടെയും ദൗർലഭ്യം, ക്ഷാമവും ദാരിദ്യ്രവും മുഴുത്ത കാലത്തുള്ള പുറപ്പാട്, പതച്ച മണലാരണ്യത്തിലൂടെയുള്ള യാത്ര, മാസക്കണക്കിലുള്ള വഴിദൂരം, ഇന്നത്തെ മാതി രി അവശ്യസാധനങ്ങൾ വിലകൊടുത്തുവാങ്ങുവാൻ പോലും വഴിമദ്ധ്യെ സൗകര്യങ്ങളില്ലാത്ത ചുറ്റുപാട്. ഒന്നാലോചിച്ചു നോക്കുക! യാത്രാമദ്ധ്യെ വിശന്നുവലയുമ്പോൾ ഒരു കാരക്ക രണ്ടാക്കിപ്പൊളിച്ച് രണ്ടുപേർ ഭാഗിച്ചെടുത്ത് തിന്നേണ്ടിവരുക, ഒരു കാ രക്ക വായിലിട്ട് ഈമ്പിക്കൊണ്ട് അതിനുമീതെ പച്ചവെള്ളം കുടിക്കേണ്ടിവരിക, ദാഹിച്ചു വലയുമ്പോൾ ഒട്ടകത്തെ അറുത്ത് അതിന്റെ ഉൾസഞ്ചികൾ പിഴിഞ്ഞെടുത്ത വെള്ളം കൊണ്ട് ദാ ഹശമനം വരുത്തേണ്ടഗതികേടുണ്ടാവുക തുടങ്ങിയ പല അനുഭവങ്ങളും ആ യാത്രയിൽ പല രിവായത്തുകളിൽനിന്നും വ്യക്തമാകുന്നു. അതെ, അവരുടെ ദൃഢവിശ്വാസവും, അല്ലാഹുവിന്റെ പ്രീതി ലഭി -ക്കുന്നതിലുള്ള അവരുടെ ആവേശവും കാരണം അതെല്ലാം അവർ സഹിച്ചു. എന്നുവെച്ചാൽ, 1 11-ാം വചനത്തിൽ പ്രസ്താവിച്ച ആ കച്ചവട ഇടപാടിലെ ബാധ്യത അവർ നിറവേറ്റുകതന്നെ ചെയ്തു. 112-ാം വചനത്തിൽ പ്രസ്താവിക്കപ്പെട്ട സൽഗുണങ്ങളു ടെ സാക്ഷ്യപത്രം അവർ കരസ്ഥമാക്കുകയും ചെയ്തു. അതെ, അല്ലാഹു അവരെക്കുറിച്ച് തൃ പ്തിപ്പെട്ടു. അവർ അവനെക്കുറിച്ചും اللها ى ِ ض َ ر
9:118–119وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّـٰدِقِينَ
(118) പിന്നേക്ക് വെക്കപ്പെട്ടവരായ (ആ) മൂന്നാളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു) ; ഭൂമി വിശാലമായതോടെ (ത്തന്നെ) അതവർക്ക് ഇടുങ്ങി (യതായി തോന്നി) പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകൾ തങ്ങൾക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിൽ നിന്ന് (രക്ഷക്ക്) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയസ്ഥാനമില്ലെന്ന് അവർ കരുതുകയും ചെയ്യുന്നത് (വരെയും അവർ ക്ലേശമനുഭവിച്ചു) (അതെ, എന്നിട്ട്) പിന്നെ-അവർ (പശ്ചാത്തപിച്ചു) മടങ്ങുവാൻ അവരുടെമേൽ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹു തന്നെയാണ് വളരെ (കനിഞ്ഞു) മടങ്ങുന്നവനും, കരുണാനിധിയുമായുള്ളവൻ. വിഭാഗം - 15 (119) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവീൻ. (118) َ ത الث َّ لاث മൂന്നാളുടെ പേരിലും ّ َ ِ ين َാخ പിന്നിലാക്കപ്പെട്ട അങ്ങനെ ഇടുങ്ങിപ്പോകുന്നതുവരെ, കുടുസ്സാകുവോളം അവരുടെമേൽ, അവർക്ക് الأر ْ ض ُ ഭൂമി അത് വിശാലമായതോടെ ഇടുങ്ങുകയും, കുടുസ്സാകുകയും അവർക്ക്, അവരുടെമേൽ അവരുടെ സ്വന്തങ്ങൾ (മനസ്സുകൾ) അവർ കരുതുക (ഭാവിക്കുകവിചാരിക്കുക) യും لا أ َ ن ْ ഇല്ലെന്ന് അഭയസ്ഥാനം, രക്ഷാസ്ഥാനം َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന്, അല്ലാഹുവിനെ സംബന്ധിച്ച് അവനിലേക്കല്ലാതെ പിന്നെ അവൻ മടങ്ങി അവർക്ക്, അവരുടെ മേൽ അവർ മടങ്ങു (പശ്ചാത്തപിക്കു) വാൻ വേണ്ടി َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു الت അവൻ തന്നെ വളരെ മടക്കമുള്ള (കനിയുന്ന) വൻ ُ ഥ الر ّ َ ح ِ കരുണാനിധിയായ (119) َാآم َ ن ُ وا ا വിശ്വസിച്ചവരേ اللها നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ നിങ്ങൾ ആയിരിക്കുകയും ചെയ്യുവിൻ الص സത്യം പറയുന്നവരുടെ കൂടെ, സത്യവാന്മാരോടൊപ്പം തക്കതായ കാരണമില്ലാതെ-അലസതയും സുഖമോഹവും നിമിത്തംതബൂക്ക് യാത്രയിൽ പങ്കെടുക്കാതെ മാറിനിന്ന അബൂലുബാബഃ (റ) മുതലായവ ർ നബി യുടെ മുമ്പാകെ പശ്ചാത്തപിച്ച വിവരവും, അവരിൽപെട്ട മൂന്നുപേർ ചയ്യണമെന്നറിയാതെ ഉൽക്കണ്ഠാകുലരായി കഴിഞ്ഞുകൂടുകയാണ് ചെയ്തെ തന്നും മുമ്പ് പ്രസ്താവിച്ചുവല്ലോ. ആ മൂന്നാളുടെ കാര്യത്തിൽ തീരുമാനമൊന്നും്ര പഖ്യാപിക്കപ്പെടാതെ തൽക്കാലം നീട്ടിവെക്കുകയുണ്ടായെന്ന് 106-ാം വചനത്തിലും ചൂണ്ടിക്കാട്ടി. ഹിലാലുബ്നു ഉമയ്യ, മുറാറത്തുബ്നു റബീ-ഉ് (റ) എന്നീ അൻസ്വാരീ സ്വഹാബികളായിരുന്നു പ്രസ്തുത മൂന്നുപേർ. ഇവരുടെ പശ്ചാത്താപവും അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്നും, ഇവർ അങ്ങേ അറ്റത്തെ മനോവ്യഥയിലും ദുഃഖത്തിലുമായിരുന്നുവെന്നുമാണ് ആദ്യത്തെ വചനത്തിൽ പ്രസ്താവിക്കുന്നത് . രണ്ടാമത്തെ വചനത്തിൽ അവർ സത്യവാന്മാരായിരുന്നുവെന്നും, സത്യം കാണ്ടാണവർക്ക് രക്ഷ ലഭിച്ചതെന്നും, അവരെപ്പോലെ എല്ലാവരും സത്യവാന്മാരായി -രിക്കണമെന്നും സൂചിപ്പിച്ചിരിക്കുന്നു. ഇമാം അഹ്മദ്, ബുഖാരീ, മുസ്ലിം (റ) തു ടങ്ങിയ പല മഹാന്മാരും രേഖപ്പെടുത്തിയിട്ടുള്ള സുദീർഘമായ ഒരു ഹദീഥിൽ അവരുടെ സംഭവം വിശദമായി വിവരിക്കപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ആ ഹദീസിൽ നിന്ന് ഇൗ വചനങ്ങളിലും കഴിഞ്ഞ ചില വചനങ്ങളിലും അടങ്ങിയ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കുവാനും സ്വഹാബികളെക്കുറിച്ചും മറ്റും അറിഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ കൂടി ഗ്രഹിക്കുവാനും സാധിക്കുന്നതാണ്. അതുകൊണ്ട്-അൽപം ദൈർഘ്യം വന്നുപോകു -മെങ്കിലും-ആ ഹദീഥിന്റെ സാരം ഇവിടെ ഉദ്ധരിക്കുന്നത് പ്രയോജനകരമായിരിക്കും. (റ) ന്റെ കാഴ്ച നഷ്ടപ്പെട്ടശേഷം അദ്ദേ -ഹത്തെ നയിച്ചുകൊണ്ടിരുന്ന ആളും, അദ്ദേഹത്തിന്റെ ഒരു പുത്രനുമായിരുന്ന അബ്ദു ല്ല (റ) തന്റെ പിതാവ് (റ) പ്രസ്താവിച്ചതായി ഇപ്രകാരം ഉദ്ധരിക്കുന്നു:- "തബൂക്ക് യുദ്ധത്തിലല്ലാതെ മറ്റൊരു യുദ്ധത്തിലും നബി യൊന്നിച്ചു ഞാൻ പങ്കെടുക്കാതിരുന്നിട്ടില്ല. പക്ഷേ, ബദ്റിൽ പങ്കെടുക്കുകയുണ്ടായില്ല. അതിൽ പങ്കെടുക്കാത്തവരെപ്പറ്റി ആക്ഷേപവും ഉണ്ടായിട്ടില്ല. ഒരു മുൻനിശ്ചയം കൂടാതെ ക്വുറൈശികളുടെ വർത്തകസംഘത്തെ ഉദ്ദേശിച്ചുകൊണ്ട് മാത്രമായിരുന്നു നബി അന്ന് പുറപ്പെട്ടത്. അൽ-അക്വബഃ ഉടമ്പടി ( ) ഉണ്ടായ രാത്രിയിൽ ഞങ്ങൾ ഇസ്ലാമിനെ അംഗീകരിച്ച് കരാർ നടത്തിയപ്പോൾ ഞാനും അതിൽ സന്നിഹിതനായിരുന്നു. ജ നമദ്ധ്യെ ബദ്ർ യുദ്ധത്തിനാണ് അധികം പ്രശസ്തിയുള്ളതെങ്കിലും അക്വബഃയുടെ സ്ഥാനം ബദ്റിനു നൽകുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. തബൂക്കിൽ നിന്ന് ഞാൻ പിന്തി നിന്നത് ഇങ്ങിനെയാണ്: അന്ന് എനിക്ക് മുമ്പത്തെക്കാളൊക്കെ കഴിവും, സൗകര്യവുമുണ്ടായിരുന്നു.റസൂൽ യുദ്ധയാത്രകൾ ചെയ്യുമ്പോൾ സാധാരണ ലക്ഷ്യസ്ഥാനം വ്യക്തമാക്കാറില്ലായിരുന്നു. ആ യാത്ര ഉഷ്ണകാലത്തായിരുന്നതും, ദൂരയാത്രയായിരുന്നതും, വമ്പിച്ച ഒരു സൈന്യത്തെ നേരിടുവാനായിരുന്നതും കാരണമായി മുസ്ലിംകൾ വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാൻവേണ്ടിയാത്രയുടെ ലക്ഷ്യം നേരത്തെതന്നെ അവിടുന്ന് റിയിച്ചിരുന്നു. നബി യുടെ ഒന്നിച്ചു മുസ്ലിംകൾ അക്കാലത്ത് ധാരാളമുണ്ട്. പക്ഷേ, പട്ടാളക്കാരുടെ പട്ടിക രേഖപ്പെടുത്തുന്ന സമ്പ്രദായം അന്നില്ലായിരുന്നു. അതുകൊണ്ട് യുദ്ധ- ( ) ഹിജ്റഃക്കു മുമ്പ് മദീനയിൽനിന്ന് ഹജ്ജിനുവന്നിരുന്ന എഴുപ -തിൽപരം ആളുകൾ ഒരു രാത്രിയിൽക്വുറൈശികൾ അറിയാതെനബി യിൽ വിശ്വസിക്കുകയും, അൽ-അക്വബഃ എന്നിടത്തുവെച്ച് നബി യെ മദീനയിൽ ചെന്നാൽ വേണ്ടപ്രകാരം സഹായിക്കാമെന്നും മറ്റും നബി യുമായി ഉടമ്പടി ചെയ്തുപോകുകയും ഉണ്ടായി. ആ സംഭവമാണ് ഉദ്ദേശ്യം. 100-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഈ ഉടമ്പടിയെപ്പറ്റി നാം സൂചിപ്പിച്ചിട്ടുണ്ട്. ത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുനിൽക്കണമന്നുദ്ദേശിക്കുന്നവരിൽ -വഹ്യ് മുഖേന അറിവുകിട്ടാത്തപക്ഷംതങ്ങളെപ്പറ്റി നബി അറിയുവാൻ കഴിയുകയില്ലെന്ന് ധരിക്കാത്തവർ കുറവായിരുന്നു. പഴവർഗങ്ങളും തണലും നന്നായി വരു ന്ന ഒരു കാലത്തായിരുന്നു നബി യുടെ പുറപ്പാട്. "അങ്ങനെ, നബി യും മുസ്ലിംകളും ഒരുക്കങ്ങൾ ചെയ്തു. ഞാൻ ഒരുങ്ങുവാൻ ശ്രമിച്ചും പിന്നോക്കം വെച്ചുംകൊണ്ട് - ഒരു തീരുമാനവുമെടുക്കാതെകഴിഞ്ഞുകൂടി. റസൂൽ തിരുമേനി യും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാൻ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. അയ്യോ! അങ്ങനെ ചെയ്തിരുന്നെ -ങ്കിൽ എത്ര നന്നായേനേ! പക്ഷേ, അതിന് വിധിയുണ്ടായില്ല! റസൂൽ പുറപ്പെട്ടുപോയതിൽപിന്നെ, പുറത്തിറങ്ങിയാൽ ഒന്നുകിൽ കപടവിശ്വാസത്തിന്റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കിൽ അല്ലാഹു ഒഴികഴിവ് അനുവദിച്ചുകൊടുത്തി -ട്ടുള്ള ദുർബ്ബലരായ ആളുകളെ അല്ലാതെ എനിക്ക് കാണുവാൻ കഴിഞ്ഞിരുന്നില്ല. തബൂക്കിലെത്തുന്നതുവരെ നബി എന്നെക്കുറിച്ച് ഓർമവന്നില്ല. തബൂക്കിൽ വെച്ച് എന്ത്െ ചയ്തുവെന്ന് തിരുമേനി അന്വേഷിച്ചു. ബനൂസലമ ഗോത്രത്തിൽപെട്ട ഒരാ ൾ "അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങൾ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കയാണ്' എന്ന് പറ ഞ്ഞു. അപ്പോൾ (റ) പറഞ്ഞു: "താൻ ആ പറഞ്ഞത് മോശമായി -പ്പോയി. അദ്ദേഹത്തെ സംബന്ധിച്ച് നല്ലതല്ലാതെ നമുക്കറിവില്ല. ' നബി അപ്പോൾ മൗനമവലംബിച്ചു. അങ്ങനെയിരിക്കെ, വെള്ള വസ്ത്രം ധരിച്ചുകൊണ്ട് ഒരാൾ മരീചികതാണ്ടി വരുന്നതായി ദൂരെ നിന്ന് കണ്ടു. "അത് അബൂഖൈഥമയായിരിക്കണം' എന്ന് മനി (ലക്ഷണം) പറഞ്ഞു. ഒരു (സേർ) കാരക്ക സംഭാവന നൽകിയതിൽ, കപടവിശ്വാസികൾ പരിഹസിക്കുകയുണ്ടായ അബൂഖൈഥമ (റ) തന്നെയായിരുന്നു ( ) അത്. (റ) തുടരുന്നു: "തബൂക്കിൽ നിന്ന് റസൂൽ കേട്ടപ്പോൾ, എന്നെ സങ്കടം പിടികൂടി. തിരുമേനിയുടെ കോപത്തിൽനിന്ന് ഞാൻ എങ്ങിനെ രക്ഷപ്പെടും? ആരെയൊക്കെ അതിന് ഉപയോഗപ്പെടുത്താം? എന്നൊക്കെ ഞാൻ (മനസ്സിൽ) കള്ളം സ്വരൂപിച്ചുകൊണ്ടിരുന്നു. നബി എത്താറായി എന്ന് കേട്ടപ്പോൾ, ആ ദുർവിചാരമൊക്കെ എന്നിൽ നിന്ന് നീങ്ങി. ഒന്നുകൊണ്ടും എനിക്ക് ര ക്ഷയില്ലെന്ന് ബോധ്യം വന്നു. സത്യം പറയുവാൻ തന്നെ ഞാൻ നിശ്ചയിച്ചു. റസൂൽ രാവിലെ എത്തി. വല്ല യാത്രയും കഴിഞ്ഞു വരുമ്പോൾ അവിടുന്ന് ആദ്യം പളളിയിൽ കടന്നു രണ്ടു റക്-അത്ത് നമസ്കരിക്കുകയും പിന്നീട് ജനങ്ങൾക്കുവേണ്ടി രുന്നുകൊടുക്കുകയും പതിവാണ്. ആ ഇരുത്തത്തിൽ, യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുനിന്നവർ ചെന്ന് തിരുമേനിയോട് ഒഴികഴിവുകൾ പറയുകയും, സത്യം ചെയ്യുകയുമായി. അവർ എൺപതിൽ ചില്വാനം പേരുണ്ടായിരുന്നു. അവരിൽ നിന്ന് അവരുടെ ബാഹ്യമായ നിലപാട് സ്വീക- ( ) അബൂഖൈഥമ (റ) ആദ്യം അലസതനിമിത്തം നബി യൊന്നിച്ചു പോയിരുന്നില്ല. നബി യും സ്വഹാബികളും പോയിക്കഴിഞ്ഞശേഷം അദ്ദേഹം തന്റെ വീട്ടിൽ ചെന്നപ്പോൾ, വീട്ടുകാർ തനിക്കായി ഒരുക്കിവെച്ചിരുന്ന സുഖസൗകര്യങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ വ്യസനം തോന്നി. റസൂൽ തിരുമേനി വളരെ കഷ്ടതയിലും ബുദ്ധിമുട്ടിലും കഴിഞ്ഞുകൂടുന്ന അവസരത്തിൽ താൻ ഈ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നത് നന്നല്ലെന്ന് അദ്ദേഹം കരുതി. വേഗം തബൂക്കിലേക്ക് വാഹനം കയറി. അതായിരുന്നു അദ്ദേഹം താമസിച്ചെത്തുവാനും, റ്റയായിരിക്കുവാനും കാരണം. റസൂൽ അദ്ദേഹത്തെ വളരെ ആദരിക്കുകയും ചെയ്തു. രിച്ചുകൊണ്ട് തിരുമേനി അവർക്കുവേണ്ടി പാപമോചനം തേടുക യും അവരുടെ രഹസ്യം അല്ലാഹുവിങ്കലേക്ക് വിടുകയും ചെയ്തു. അങ്ങനെ, ഞാൻ ചെന്നു സലാം പറഞ്ഞു. അപ്പോൾ, കോപം ഒതുക്കിവെച്ച ഒരാളുടെ മാതിരി ഒന്ന് പുഞ്ചിരി -ച്ചുകൊണ്ട് തിരുമേനി എന്നോട് "വരൂ' എന്ന് പറഞ്ഞു. ഞാൻ പതുക്കെച്ചെന്നു അടുത്തിരുന്നു. "എന്താണ് പിന്തിനിന്നത്? വാഹനം വാങ്ങിയിരുന്നില്ലേ? എന്ന് ചാദിച്ചു. ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ലോകത്ത് മറ്റേതെങ്കിലും ഒരാളുടെ അടുക്കലേക്കാണ് ഞാൻ ഇരിക്കുന്നതെങ്കിൽ, വല്ല ഒഴികഴിവും പറഞ്ഞു അയാളുടെ കോപത്തിൽ നിന്ന് എനിക്ക് ഒഴിവാകുവാൻ കഴിയുമായിരുന്നു. എനിക്ക് കുറേയൊക്കെ ത ർക്കം നടത്തുവാനും കഴിവുണ്ട്. പക്ഷേ, അല്ലാഹുവിനെത്തന്നെ സത്യം! ഇന്ന് ഞാൻ അങ്ങയോട് വ ല്ല കളവും പറഞ്ഞു രക്ഷപ്പെട്ടാൽ, അല്ലാഹു എന്നെ ശിക്ഷിച്ചേക്കും. ഞാൻ അങ്ങയോട് സത്യം പറഞ്ഞാൽ, അങ്ങേക്ക് എന്നോട് ദേഷ്യവും തോന്നും. അതുകൊണ്ട് ഞാൻ ല്ലാഹുവിങ്കൽ നിന്ന് നല്ല പര്യവസാനം കാത്തിരിക്കുകയാണ്. അല്ലാഹുതന്നെ സത്യം! എനിക്ക് ഒരു മുടക്കവും ഉണ്ടായിരുന്നില്ല. ആ സമയത്തെക്കാൾ കഴിവും സൗ കര്യവും അതിന് മുമ്പുണ്ടായിരുന്നിട്ടുമില്ല. "അപ്പോൾ റസൂൽ പറഞ്ഞു: "ഇയാൾ പറ -ഞ്ഞത് സത്യമാണ്. താങ്കൾ പോയിക്കൊളളുക, താങ്കളുടെ കാര്യത്തിൽ അല്ലാഹു തീരുമാനമെടുത്തുകൊള്ളും.' "ബനുസലമക്കാരായ ചിലർ എന്റെ പിന്നാലെ വന്നു: "താങ്കൾ ഇതിന്റെ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ, മറ്റുള്ളവർ ചെയ്തതുപോലെ നബി യോട് ചില ഒഴികഴിവുകൾ പറഞ്ഞ് അവിടുന്ന് താങ്കൾക്കുവേണ്ടി പാപമോചനം തേടിയാ ൽ മതിയായിരുന്നുവല്ലോ?' എന്നൊക്കെപ്പറഞ്ഞു എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നബി യുടെ അടുക്കൽ മടങ്ങിച്ചെന്നു കളവ് പറഞ്ഞുവെങ്കിലോ എന്ന്പോലും എനിക്ക്തോന്നി. "എന്റെ ഈ അനുഭവമുണ്ടായ മറ്റാരെയെങ്കിലും നിങ്ങൾക്ക -റിയാമോ?' എന്ന് ഞാൻ അവരോട് അന്വേഷിച്ചു. അവർ പറഞ്ഞു: "അറിയാം. മുറാറത്തുബ്നു ഹിലാലുബ്നു-ഉമയ്യയും.' ബദ്റിൽ പങ്കെടുത്തവരും, നല്ലവരുമായിരുന്നു ആ രണ്ടുപേരും. അവർ എനിക്കൊരു മാതൃകയുമാണ്. അത് കേട്ടപ്പോൾ, ഞാൻ (അതിന് മുതിരാതെ) എന്റെ വഴിക്കുപോയി. (റ) തുടരുന്നു: "ഞങ്ങൾ മൂന്നുപേരുമായി സംസാരിക്കുന്നത് നബി മുടക്കംചെയ്തു. അങ്ങനെ, ജനങ്ങൾക്ക് ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്റെ തുണക്കാരായ ആ രണ്ടുപേരും ക രഞ്ഞുകൊണ്ട് വീട്ടിൽ ഇരുന്നു. അമ്പതു ദിവസം ഞങ്ങൾ അങ്ങിനെ കഴിഞ്ഞു. ഞാൻ അവരെക്കാൾ യു വാവും ശക്തനുമായിരുന്നതുകൊണ്ട് ഞാൻ നമസ്കാരത്തിന് (പള്ളിയിൽ) ഹാജരാകുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിരുന്നു. എന്നോട് ഒരാളും സംസാരിക്കുകയില്ല. ഞാൻ റസൂൽ തിരുമേനി സലാം പറയും. അവിടുന്ന് സലാം മടക്കിയോ, ഇല്ലേ എന്നെനിക്ക് സംശയം തോന്നും. ഞാൻ തിരുമേനിയുടെ അടുത്തുനിന്ന് നമസ്കരിക്കും. ഗോപ്യമായി തിരുമേനിയുടെ നേരെ നോക്കുകയും ചെയ്യും. ഞാൻ അങ്ങോട്ട് നോക്കുമ്പോൾ തിരുമേനി എന്നിൽ നിന്ന് തിരിഞ്ഞുകളയും. ഞാൻ നമസ്കാരത്തിലേക്ക് തിരിയുമ്പോൾ അവിടുന്ന് എന്നെ നോക്കുകയും ചെയ്യും. മുസ്ലിംകൾക്ക് എന്നോടുള്ള പന്തിവിരോധം വർധിച്ചപ്പോൾ, ഞാൻ എന്റെ പിതൃവ്യപുത്രനും, അടു ത്ത സ്നേഹിതനുമായ അബൂക്വത്താദഃ(റ)യുടെ അടുക്കൽ മതിൽ കയറിച്ചെന്നു. അദ്ദേഹത്തി ന് ഞാൻ സലാം ചൊല്ലി. അല്ലാഹു തന്നെ സത്യം! അദ്ദേഹം സലാം മടക്കിയില്ല. ഞാൻ അല്ലാഹുവിനെ മുൻനിർത്തിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു: ഞാൻ നയും റസൂലിനെയും സ്നേഹിക്കുന്നതായി താങ്കൾക്കറിയാമോ? അദ്ദേഹം മിണ്ടിയില്ല. ഞാൻ വീണ്ടും വീണ്ടും അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും റസൂലിനും അറിയാം.' എന്റെ കണ്ണു -കൾ ഒഴുകി. ഞാൻ മതിൽ കയറി തിരിച്ചുപോന്നു. "അങ്ങനെയിരിക്കെ, ധാന്യം വിൽക്കുവാൻ മദീനയിൽ വന്ന ഒരു നബ് ത്വീ (കർഷകൻ) അന്വേഷിക്കുന്നത് ഞാൻ കേട്ടു. ജനങ്ങൾ എന്നെ ചൂണ്ടിക്കാട്ടി. അയാൾ ഗസ്സാനിലെ രാജാവിന്റെ വക ഒരു എഴുത്ത് എനി തന്നു: എനിക്ക് എഴുത്തേറിയാമായിരുന്നു. ഞാൻ അത് വായിച്ചുനോക്കുമ്പോൾ ഉള്ളടക്കം ഇതായിരുന്നു: "തന്റെ ആൾ (നബി തിരുമേനി യെ ഉദ്ദേശിച്ച്) തന്നെ കൈവെടിഞ്ഞതായി അറിയുന്നു. ഈ ഭൂമി നിന്ദ്യതയുടെ ഭൂമിയൊന്നുമല്ല. താങ്കൾ ഇങ്ങോട്ട് വരുക. നാം താങ്കൾക്ക് വേണ്ടുന്ന സഹായം ചെയ്യാം.' ഇതും ഒരു പരീക്ഷണം തന്നെ -യെന്ന് പറഞ്ഞു ഞാൻ ആ എഴുത്ത് അടുപ്പിലേക്കിട്ടു. അമ്പതിൽ നാൽപതു ദിവസം കഴിഞ്ഞിട്ടും വഹ്യ് വരാൻ താമസിച്ചു. അപ്പോഴതാ, റസൂൽ തിരുമേനിയുടെ ഒരു ദൂതൻ വന്ന് "താൻ തന്റെ ഭാര്യയെ വിട്ടുനിൽക്കണം എന്ന് കൽപിക്കുന്നു! വിവാ -ഹമോചനം ചെയ്യേണമോ എന്ന് ഞാൻ ചോദിച്ചു. "വേണ്ടാ, തന്റെ കാര്യത്തിൽ തീരു -മാനം വരുന്നതുവരെ ഭാര്യയുമായി വിട്ടുനിൽക്കണംസമീപിക്കരുത്' എന്ന് അയാൾ മറുപടി പറഞ്ഞു. മറ്റേ രണ്ടാളുകളുടെ അടുക്കലേക്കും അപ്രകാരം ആളയച്ചിരുന്നു . എന്റെ ഭാര്യയോട് അവളുടെ വീട്ടിലേക്ക് പോയിക്കൊള്ളുവാൻ ഞാൻ പറഞ്ഞു.' (റ) പറയുകയാണ്. "ഹിലാലുബ്നു ഉമയ്യയുടെ ഭാര്യ റസൂൽ തിരുമേനി യുടെ അടുക്കൽചെന്നു ഇങ്ങിനെ പറഞ്ഞു. "റസൂലേ, ഹിലാലുബ്നു-ഉമയ്യ വലിയ കിഴവനാണ്. അദ്ദേഹത്തിന് ഭൃത്യൻമാരുമില്ല. അതുകൊണ്ട് ഞാൻ ദേ്ദഹത്തിന് ഭൃത്യവേല, ചെയ്തുകൊടുക്കുന്നതിന് തിരുമേ നി പറഞ്ഞു: "ഇല്ല. എങ്കിലും അദ്ദേഹം തന്നെ സമീപിക്കരുത്.' ആ സ്ത്രീ പറഞ്ഞു; "ഇല്ല. അദ്ദേഹത്തിനു യാതൊരു വിഷയത്തിലും ഒരു വികാരവുമില്ല. ഇന്നുവരെയും ഇത് കേട്ടപ്പോൾ എന്റെ ചില കുടുംബക്കാർ എന്നോട് എന്റെ ഭാര്യയെക്കു -റിച്ചും നബി യോടു സമ്മതം ചോദിക്കുവാൻ നിർദേശിക്കുകയുണ്ടായി. ഞാൻ പറഞ്ഞു: "ഞാനത് ചെയ്യുകയില്ല. ഞാനൊരു യുവാവായിരിക്കെ, അവിടുന്ന് എന്നോട് എന്ത് പറയുമെന്ന് എനിക്ക് നിശ്ചയമില്ല.' അങ്ങനെ, പത്തുദിവസം കൂടി കഴിഞ്ഞു. ഞങ്ങളുമായുള്ള സംസാരം മുടക്കം ചെയ്തിട്ട് അപ്പോഴേക്ക് അമ്പതു ദിവസം പൂർത്തിയാ യി. അമ്പതിന്റെ പ്രഭാതത്തിൽ ഞാൻ ഞങ്ങളുടെ ഒരു വീട്ടിന്റെ മുകളിൽവെച്ച് സ്വുബ്ഹ് നമസ്കാരം കഴിഞ്ഞു ഇരിക്കുകയായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കത് ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയാണ്. "അപ്പോഴതാ! സൽ-ഉ് ( س َ لع ) മലയുടെ മുകളിൽ നിന്ന് വിളിച്ചു പറയുന്നു: മാലികേ! സന്തോഷിച്ചുകൊള്ളുക!' ഞാൻ അല്ലാഹുവിന് സുജൂദായി നിലത്തുവീണു. ഒരു ഞാൻ മനസ്സിലാക്കി. സുബ്ഹു നമസ്കാരാനന്തരം അല്ലാഹുവിൽ നിന്നു (ഞങ്ങളുടെ) തൗ ബഃ (പശ്ചാത്താപം) സ്വീകരിച്ച വിവരം നബി ജനങ്ങളിൽ പ്രഖ്യാപനം ചെയ്തിരുന്നു. ജനങ്ങൾ ഞങ്ങളെ അനുമോദിക്കുവാൻ വന്നുകൊണ്ടിരുന്നു. എന്റെ രണ്ടു കൂട്ടുകാരിലേക്കും ആളുകൾ പോയിരുന്നു. എന്റെ അടുക്കലേക്ക് ഒരാൾ കുതിരപ്പുറത്ത് കയറിയും, വേറൊരാൾ ഓടിക്കൊണ്ടും കുതിച്ചുവന്നു. ( ) പക്ഷേ, -മലയിൽ നിന്ന് കേട്ട) ആ ശബ്ദമായിരുന്നു ആദ്യം എനിക്ക് എത്തിയത്. അതുകൊണ്ട് ആ ശബ് ദത്തിന്റെ ആൾക്ക് ( ) ഞാൻ എന്റെ മേലുണ്ടായിരുന്ന രണ്ടു വസ്ത്രവും അഴിച്ചുകൊടുത്തു സമ്മാനിച് ചു. ( ) സത്യമായും, അത് രണ്ടുമല്ലാത്ത വസ്ത്രം എനിക്ക് വേറെയുണ്ടായിരുന്നില്ല. അനന്തരം രണ്ടു വസ്ത്രങ്ങൾ വായ്പമേടിച്ചു ധരിച്ചുകൊണ്ട് ഞാൻ നബി തിരുമേനി യുടെ അടുക്കലേക്ക് പോയി. ജനങ്ങൾ കൂട്ടംകൂട്ടമായി വന്നു എന്നെ അനുമോദിക്കുകയും, എനിക്ക് മംഗളം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. (റ) തുടരുന്നു:) "ഞാൻ പള്ളിയിൽ ചെല്ലുമ്പോൾ, റസൂൽ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്. ത്വൽഹത്തുബ്നു ഉബൈദില്ലാ (റ) ഓടിവന്ന് എനിക്ക് കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്തു. ( ) മുഹാജിറുകളിൽ വേറെ ആരും എഴുന്നേറ്റു വന്നു അങ്ങനെ ചെയ്യുകയുണ്ടായില്ല. ( ) റസൂൽ തിരുമേനി ക്കു ഞാൻ സലാം പറഞ്ഞപ്പോൾ, തിരുമേനിയുടെ മുഖം പ്രകാശിതമായിരുന്നു. അവിടുന്നു പറഞ്ഞു: "താങ്കളുടെ മാതാവ് താങ്കളെ പ്രസവിച്ചത് മുതൽ ഏറ്റവും നല്ല ഒരു ദിവസത്തെക്കുറിച്ച് സന്തോഷപ്പെട്ടുകൊള്ളുക!' ഞാൻ ചോദിച്ചു: "അങ്ങയിൽ നിന്നുള്ളതോ, അല്ലാഹുവിങ്കൽനിന്നുള്ളതോ?' തിരുമേനി പറഞ്ഞു; "അ ല്ലാഹുവിങ്കൽ നിന്നുള്ളതുതന്നെ.' തിരുമേനിക്ക് സന്തോഷം വന്നാൽ അവിടുത്തെ മു ഖം ചന്ദ്രനെപ്പോലെ പ്രകാശമയമായിത്തീരുമെന്ന് ഞങ്ങൾ പരിചയിച്ചതാ ണ്. അങ്ങനെ, ഞാൻ ഇരുന്നു, ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ തൗബഃയുടെ പൂർത്തീകരണമായി ഞാൻ എന്റെ ധനം മുഴുവൻ ധർമമായി അല്ലാഹുവിനും റസൂലിനും ഒഴിഞ്ഞുതരുവാൻ ഉദ്ദേശിക്കുന്നു.' അപ്പോൾ തിരുമേനി പറഞ്ഞു: "കുറച്ചു ധനം താൻ സൂക്ഷിച്ചുവെച്ചുകൊള്ളുക. അത് തനിക്ക് നല്ലതാണ്.' ഞാൻ പറഞ്ഞു: "ഖൈ ബറിലുള്ള എന്റെ ഓഹരി ഞാൻ സൂക്ഷിച്ചുകൊള്ളാം. (ബാക്കിയൊക്കെ ധർമമാണ്) ഞാൻ ജീവിക്കുന്ന കാലത്തോളം ആരോടും ഞാൻ കളവു പറയുകയില്ലെന്നതും എന്റെ തൗബഃയിൽപ്പെട്ടതാകുന്നു.' "ഞാൻ റസൂൽ തിരുമേനിയോട് ആ സത്യം പറഞ്ഞശേഷം, എന്നെപ്പോലെ പരീക്ഷണത്തിന് വിധേയനായി വിജയം വരിച്ച ഒരാളെ എനിക്കറിവില്ല. അതിന് ശേഷം ഇന്നേവരെ അറിഞ്ഞുംകൊണ്ട് ഞാൻ ആരോടും കളവ് പറഞ്ഞിട്ടില്ല. മലിലും അല്ലാഹു ( ) കുതിരപ്പുറത്ത് ചെന്നത് സുബൈറുബ്നുൽ അവ്വാമും (റ), ടിവന്നത് ഹംസത്തുബ്നു അംറും (റ) ആയിരുന്നുവെന്ന് ചില രിവായത്തുകളിലുണ്ട്. ( ) ശബ്ദമിട്ടു വിളിച്ചു പറഞ്ഞത് അബൂബക്ർ (റ) ആയിരുന്നുവെ ന്നും രിവായത്തുണ്ട്. ( ) പ്രധാനപ്പെട്ട സന്തോഷവാർത്ത അറിയിക്കുന്ന ആദ്യത്തെ ആൾക്ക് അപ്പോ ൾ ധരിച്ചിട്ടുള്ള വസ്ത്രങ്ങൾ അഴിച്ചുകൊടുത്തു സമ്മാനിക്കുന്നത് റബികളുടെ ഒരു പതിവായിരുന്നു. ( ) ത്വൽഹത്ത് (റ) ക്വുറൈശിയും, സ്വർഗംകൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്ത് സഹാബികളിൽപെട്ട ഒരാളുമാകുന്നു. ( ) ഇക്കാരണത്താൽ ത്വൽഹത്തിനെ (റ) കുറിച്ച് (റ) എപ്പോഴും നന്ദി പുലർത്തിപ്പോന്നിരുന്നുവെന്ന് നിവേദകനായ പുത്രൻ്ര പസ്താവിച്ചിരിക്കുന്നു. എന്നെ കാക്കുമെന്ന് ഞാൻ ആശിക്കുന്നു. അങ്ങനെ, അല്ലാഹു اللها َ ത الن എന്ന വചനവും الث َّ لاث َ ة ِ و َ ع َാا എന്നതു മുതൽ الص എന്നുവരെയും (117, 118, 119 വചനങ്ങൾ) അവതരിച്ചു." (റ) തുടർന്നു പറയുകയാണ്:) അല്ലാഹുവിനെത്തന്നെയാണ! റസൂൽ തിരുമേനി -യോട് കളവു പറയുകയും, കളവു പറഞ്ഞവരെപ്പോലെ നാശത്തി -ലകപ്പെടുകയും ചെയ്യാതെ ഞാൻ സത്യം മാത്രം പറഞ്ഞത് എന്നെ ഇസ്ലാമിലേക്ക് മാർഗദർശനം നൽകി അല്ലാഹു അനുഗ്രഹിച്ചതിനുശേഷം അവൻ എനിക്ക് -തന്ന ഏറ്റ വും വലിയ ഒരനുഗ്രഹമാകുന്നു. വഹ്യ് വന്നപ്പോൾ, കളവ് പറഞ്ഞവരെപ്പറ്റി അല്ലാഹു വളരെ കടുത്തവാക്കുകളാണ് പറഞ്ഞത്. അതായത് اللها എന്ന് തുടങ്ങി വരെ (95 ഉം 96 ഉം വചനങ്ങൾ). റസൂൽ തിരുമേനി -യോട് സത്യം ചെയ്തു ഒഴികഴിവുകൾ പറഞ്ഞപ്പോൾ അത് സ്വീകരിച്ചു -കൊണ്ട് തിരുമേനി പാപമോചനം തേടിയിരുന്ന ആളുകളുടെ കൂട്ടത്തിൽ നിന്ന് ഞങ്ങൾ മൂന്നുപേരുടെയും കാര്യം റസൂൽ പിന്നേക്ക് നിറുത്തിവെക്കുകയാണ് ചെയ്തത്. എന്നിട്ട് ഞങ്ങളുടെ വിഷയത്തിൽ الث َّ لاث َ ة ِ و َ ع َാخ (പിന്നോക്കം വെക്കപ്പെട്ട മൂന്നാളുടെ എന്നു അവതരിച്ച്. യുദ്ധത്തിന് പോകാതെ പിന്തിനിന്നവർ എന്നല്ല ദേ്ദശ്യം. സത്യം ചെയ്ത് ഒഴികഴിവ് പറഞ്ഞവരിൽ നിന്നും വ്യത്യസ്തമായി കാ ര്യം പിന്നേക്ക് നീട്ടിവെക്കപ്പെട്ടവർ എന്നാണുദ്ദേശ്യം. (അ; ബു; മു. മുതലായവർ) സുദീർഘവും പ്രസിദ്ധവുമായ ഈ ഹദീഥിൽ നിന്ന് കഴിഞ്ഞ ഏതാനും ആയത്തുകളുടെ ആശയം കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതിനു പുറമെ മറ്റു പല കാര്യങ്ങളും ഗ്രഹിക്കുവാൻ സാധിക്കുന്നതാണ്. നിഷ്കളങ്കവും, പരിപൂർണവുമായ തൗബഃയുടെ നല്ലൊരു മാതൃകയാണത്. സ്വഹാബികൾ തങ്ങളുടെ പക്കൽ വന്നുപോയ തെറ്റുകുറ്റങ്ങളെപ്പറ്റി എത്രത്തോളം മനംനൊന്തിരുന്നുവെന്നും അവരു ടെ സത്യസന്ധത എത്രമാത്രം ദൃഢതരമായിരുന്നുവെന്നും അല്ലാഹുവിങ്കൽ നിന്നുള്ള പാ പമോചനവും കാരുണ്യവും ലഭിക്കുന്നതിനു വേണ്ടി അവർ എത്രത്തോളം ത്യാഗവും കഷ്ട -നഷ്ടവും അനുഭവിക്കുവാൻ തയ്യാറായിരുന്നുവെന്നും റസൂൽ തിരുമേനി യോട് അവർക്കുള്ള സ്നേഹബഹുമാനം എത്ര വലുതായിരുന്നുവെന്നും തിരുമേനിയുടെ ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിൽ അവർ എത്രത്തോളം തൽപരരായിരുന്നു -പലതും മനസ്സിലാക്കുവാനുള്ള ഒരു പാഠാവലിയാണ് ഈ ഹദീ ഥ് എന്ന് പറയാം. നബി തിരുമേനി -യുടെയും, അവിടുത്തെ സ്വഹാബികളുടെയും മാതൃക പിൻപറ്റി സൗഭാഗ്യം അടയുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ. റസൂൽ തിരുമേനി അരുളിച്ചെയ്തതായി ഇബ്നുമസ്-ഊദ് (റ) ഉദ്ധരിച്ചിരി -ക്കുന്നു: "നിങ്ങൾ സത്യത്തെ മുറുകെ പിടിക്കുവിൻ. കാരണം, സത്യം പുണ്യത്തി -ലേക്ക് നയിക്കുന്നു. പുണ്യമാകട്ടെ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരു മനുഷ്യൻ സത്യം പറഞ്ഞും, സത്യത്തെ കാത്തുസൂക്ഷിച്ചും വരുന്നതായാൽ, അവൻ അല്ലാഹുവിന്റെ ടുക്കൽ "സ്വിദ്ദീക്വാ' യി (സത്യസന്ധനായി) രേഖപ്പെടുത്തപ്പെടും. നിങ്ങൾ അസത്യത്തെ സൂക്ഷിക്കുവിൻ. അസത്യം ദുർവൃത്തിയിലേക്ക് നയിക്കുന്നു. ദുർവൃത്തിയാകട്ടെ, നരകത്തിലേക്കും നയിക്കുന്നു. ഒരുവൻ അസത്യം പറഞ്ഞും, അസത്യത്തെ കാത്തുസൂ -ക്ഷിച്ചും വരുന്നതായാൽ, അവൻ അല്ലാഹുവിന്റെ അടുക്കൽ "കദ്ദാബായി' (അസത്യവാദിയായി) രേഖപ്പെടുത്തപ്പെടുന്നതാണ്.' (അ; ബു; മു.)
9:120–121مَا كَانَ لِأَهۡلِ ٱلۡمَدِينَةِ وَمَنۡ حَوۡلَهُم مِّنَ ٱلۡأَعۡرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلَا يَرۡغَبُواْ بِأَنفُسِهِمۡ عَن نَّفۡسِهِۦۚ ذَٰلِكَ بِأَنَّهُمۡ لَا يُصِيبُهُمۡ ظَمَأٞ وَلَا نَصَبٞ وَلَا مَخۡمَصَةٞ فِي سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوۡطِئٗا يَغِيظُ ٱلۡكُفَّارَ وَلَا يَنَالُونَ مِنۡ عَدُوّٖ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٞ صَٰلِحٌۚ إِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ
وَلَا يُنفِقُونَ نَفَقَةٗ صَغِيرَةٗ وَلَا كَبِيرَةٗ وَلَا يَقۡطَعُونَ وَادِيًا إِلَّا كُتِبَ لَهُمۡ لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا كَانُواْ يَعۡمَلُونَ
(120) മദീനക്കാർക്കും, റാബി' (മരുഭൂവാസി) കളിൽ നിന്ന് അവരുടെ ചുറ്റുപാടിലുള്ളവർക്കും പാടില്ല, അവർ അല്ലാഹുവിന്റെ റസൂലിനെ വിട്ടു പിന്തി നിൽക്കുവാൻ; അദ്ദേഹത്തിന്റെ സ്വന്ത(കാര്യ)ത്തെ വിട്ടേച്ചു തങ്ങളുടെ സ്വന്ത (കാര്യ) ങ്ങളെപ്പറ്റി താൽപര്യം കാണിക്കുവാനും പാടില്ല. അതെന്തെന്നാൽ അവർ, അല്ലാഹുവിന്റെ മാർഗത്തിൽ അവർക്ക് വല്ല ദാഹമാകട്ടെ, ക്ഷീണമാകട്ടെ, പട്ടിണിയാകട്ടെ, ബാധിക്കുകയില്ല, അവിശ്വാസികളെ കോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവർ ചവിട്ടുകയുമില്ല, ഒരു ശത്രുവിനും വല്ല ബാധയും ധ ഉപദ്രവവും പ അവർ ഏൽപിക്കുകയുമില്ല-അത്നിമിത്തം അവർക്ക് ഒരു നല്ലതായ കാര്യം രേഖപ്പെടുത്തപ്പെടാതെ ധ ഇതാണതിന് കാരണം. പ നിശ്ചയമായും അല്ലാഹു സുകൃതം ചെയ്യുന്നവരുടെ പ്രതിഫലം പാഴാക്കുകയില്ല. (121) ചെറുതാകട്ടെ, വലുതാകട്ടെ ഒരു ചിലവും അവർ ചിലവഴിക്കുകയുമില്ല, വല്ല താഴ്വരയും അവർ രേഖപ്പെടുത്താതെ. (അതെ)അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റം നല്ലതിന് (അനുസരിച്ച്) അല്ലാഹു അവർക്ക് പ്രതിഫലം നൽകുവാൻ വേണ്ടി. (120) ആകുകയില്ല (പാടില്ല), ആകാവതല്ല ِ ل ْ هلأ മദീനക്കാർക്ക് അവരുടെ ചുറ്റുപാടിലുള്ളവർക്കും നിന്ന് അവർ പിന്തിനിൽക്കൽ, പിന്തുവാൻ റസൂലിനെവിട്ട് ِ َّ اللها അല്ലാഹുവിന്റെ അവർ ആഗ്രഹിക്കലും (താൽപര്യം കാണിക്കുവാനും) പാടില്ല തങ്ങളുടെ സ്വന്തങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ സ്വന്തത്തെവിട്ട് ذ َ ل ِ ك َ അത് (കാരണം) അവർ (ആകുന്നു) എന്നതുകൊണ്ടാണ് അവർക്ക് ബാധിക്കുക (എത്തുക)യില്ല ظ َ م َ أ ٌ ഒരു ദാഹം, വല്ല ദാഹവും ഒരു ക്ഷീണവുമില്ല. ബുദ്ധിമുട്ടുമില്ല ഒരു പട്ടിണിയുമില്ല اللها അല്ലാഹുവിന്റെ മാർഗത്തിൽ അവർ ചവിട്ടുകയുമില്ല ഒരു ചവിട്ടുന്ന സ്ഥാനത്തും ي َ غ ِ يظ ُ കോപിപ്പിക്കുന്ന, ക്ലേശമുണ്ടാക്കുന്ന അവിശ്വാസികളെ, കാഫിറുകൾക്ക് അവർ എത്തിക്കുക (ബാധിപ്പിക്കുക)യുമില്ല വല്ല ശത്രുവിനും ن َ ي ْ لا വല്ല എത്തലും (കിട്ടലും) ഒരു ബാധയും രേഖപ്പെടുത്തപ്പെടാതെ, എഴുതപ്പെട്ടിട്ടില്ലാതെ ْ ُ ഴ ل َ അവർക്ക് ب ِ ه ِ അതുമൂലം, അതുകൊണ്ട് ع َ م َ ل ٌ ഒരു കർമം ٌ ح ِ لا َ ص നല്ലതായ َّ ن ِ إ َ َّ اللها നിശ്ചയമായും അല്ലാഹു അവൻ പാഴാക്കുക (വിഫലമാക്കുക)യില്ല. أ َ ج ْ ر َ പ്രതിഫലം, കൂലി സുകൃതം ചെയ്യുന്നവരുടെ (121) അവർ ചിലവഴിക്കുകയുമില്ല ഒരു ചിലവും, വല്ല ചിലവും ചെറുതായ വലുതുമില്ല അവർ മുറിച്ചു (വിട്ടു) പോകുകയുമില്ല ഒരു താഴ്വര, വല്ല താഴ്വരയും അത് രേഖപ്പെടുത്തപ്പെടാതെ ْ ُ ഴ ل َ അവർക്ക് അവർക്ക് പ്രതിഫലം കൊടുക്കുവാൻ വേണ്ടി ُ َّ اللها അല്ലാഹു ഏറ്റം നല്ലതിന് അവരായിരുന്നതിൽ അവർ പ്രവർത്തിക്കും. സാരം: റസൂൽ വല്ല പടയെടുപ്പും നടത്തുമ്പോൾ, മദീനാ നിവാസികളോ ചുറ്റു - പാടുകളിൽ താമസിക്കുന്ന (മരുഭൂവാസി)കളോ ദ്ദേഹമൊന്നിച്ച് ആ യാത്രയിൽ പങ്കെടുക്കാതെ മാറിനിൽക്കുവാൻ പാടില്ല. അതുപോലെതെ ന്ന, റസൂലിന് വല്ല ആപത്തോ വിഷമമോ നേരിടുന്നതിനെക്കുറിച്ചു ശ്രദ്ധിക്കാതെ, സ്വന്തം കാര്യത്തിൽ മാത്രം അവർ ശ്രദ്ധപതിക്കുവാനും പാടില്ല. തങ്ങളുടെ കാര്യംപോ അതിലും ഉപരിയായിനബി യുടെ കാര്യത്തിലും അവർക്ക് താൽപര്യമുണ്ടായിരിക്കണം. ഇങ്ങിനെ കൽപിക്കുമ്പോൾ കാരണം, അവർക്ക് ഒരു നഷ്ടവും സംഭവിക്കുവാനില്ല; മാത്രമല്ല, വമ്പിച്ച പ്രതിഫലം ലഭിക്കുവാനുമിരിക്കുന്നു. ഉദാഹരണമായി; അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധവും സമരവും നടത്തുന്ന അവസരത്തിൽ, അവർക്ക് വല്ല ദാഹമോ, വിശപ്പോ മറ്റു വല്ല ബുദ്ധിമുട്ടോ വന്ന് വെക്കുക, അല്ലെങ്കിൽ ശത്രുക്കൾക്ക് ദോഷകരമായിത്തീരുന്ന വല്ല സ്ഥലത്തിലൂ -ടെയും അവർ കാലെടുത്തുവെക്കേണ്ടിവരുകയോ, അവർക്ക് എന്തെങ്കിലും പീഡനം നുഭവിപ്പിക്കുകയോ ചെയ്തുവെന്ന് വെക്കുക, അല്ലെങ്കിൽ, അല്ലാഹുവിന്റെ മാർഗത്തിൽ ചെറുതോ വലുതോ ആയ വല്ല ചിലവുകളും ചെയ്തുവെന്ന് വെക്കുക. ഇങ്ങിനെയുള്ള കാര്യങ്ങളിലെല്ലാം തന്നെ, അല്ലാഹു അവർക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേ -കമായി വമ്പിച്ച പ്രതിഫലം നൽകുന്നതും, അവയെല്ലാം അവരുടെ സൽകർമങ്ങളായി രേഖ -പ്പെടുത്തിവെക്കുന്നതുമാകുന്നു. അങ്ങനെ, മറ്റുള്ള അവസരങ്ങളിൽ ലഭിക്കാത്ത്ര ത പുണ്യഫലങ്ങൾ അവർക്ക് ആ യാത്രമൂലം കരസ്ഥമാകുന്നതാണ്.
9:122۞وَمَا كَانَ ٱلۡمُؤۡمِنُونَ لِيَنفِرُواْ كَآفَّةٗۚ فَلَوۡلَا نَفَرَ مِن كُلِّ فِرۡقَةٖ مِّنۡهُمۡ طَآئِفَةٞ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوۡمَهُمۡ إِذَا رَجَعُوٓاْ إِلَيۡهِمۡ لَعَلَّهُمۡ يَحۡذَرُونَ
(122) സത്യവിശ്വാസികൾ ആകമാനം (യുദ്ധത്തിന്) പുറപ്പെട്ടു പോകാവതുമല്ല. എന്നാൽ, അവരിൽ നിന്നുള്ള എല്ലാ സംഘത്തിൽ നിന്നും ഒരു വിഭാഗം പുറപ്പെട്ടുപോയിക്കൂടേ. മതത്തിൽ അവർക്ക് ജ്ഞാനം നേടുവാനും തങ്ങളുടെ ജനങ്ങളിലേക്ക് തങ്ങൾ മടങ്ങി വന്നാൽ അവരെ താക്കീത് ചെയ്യുവാനും വേണ്ടി അവർ കാത്തുസൂക്ഷിച്ചേക്കാമല്ലോ. (122) ആകാവതല്ല(പാടില്ല) സത്യവിശ്വാസികൾ അവർ (യുദ്ധത്തിന്) പുറപ്പെട്ടുപോകുവാൻ ك َ اف َّ ة ً ആകമാനം, അടങ്കലുമായി എന്നാൽ ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ ن َ ف َ ر َ പുറപ്പെട്ടുപോയി എല്ലാ സംഘ (കൂട്ട)ത്തിൽ നിന്നും അവരിൽ നിന്നുള്ള, അവരിൽപെട്ട ഒരു വിഭാഗം അവർ ജ്ഞാനം നേടുവാൻ വേണ്ടി, ഗ്രഹിച്ചറിയുവാൻ (കാര്യത്തിൽ) അവർ താക്കീത് (മുന്നറിയിപ്പ്) നൽകുവാനും അവരുടെ ജനങ്ങൾക്ക് അവർ മടങ്ങിയാൽ അവരിലേക്ക് അവരായേക്കാം, ആകുവാൻ വേണ്ടി അവർ കാത്തുസൂക്ഷിക്കും, ജാഗ്രതവെക്കും, കരുതലോടിരിക്കും. ഈ വചനം യുദ്ധസംബന്ധമായി മുകളിൽ വന്ന വചനങ്ങളുടെ തുടർ ച്ച വിഷയം യുദ്ധകാര്യങ്ങളുമായി പ്രത്യേക ബന്ധ -മൊന്നുമില്ലാത്ത ഒരു സ്വതന്ത്ര വിഷയമാണോ എന്നുള്ളതിൽ ക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഈ വചനം യുദ്ധസംബന്ധമായ വ ചനങ്ങളോട് തൊട്ടുനിൽക്കുന്നതും ഇതിലെ (നഫറ) എന്ന ക്രിയ സന്ദർഭമനുസരിച്ച് യുദ്ധത്തിനു പുറപ്പെട്ടുപോകുക' എന്ന പ്രത്യേകാർഥത്തിൽ ഉപയോഗിക്കപ്പെട്ടു വരുന്നതും ആയിരിക്കണം, ഈ അഭിപ്രായ വ്യത്യാസത്തിനു കാരണം. ഒന്നിലധികം രൂപത്തിൽ ഈ വചനത്തിന് വ്യാഖ്യാനം നൽകപ്പെട്ടുകാണാം. അവയിൽ കൂടുതൽ പ്രസക്തമായ രണ്ടു വ്യാഖ്യാനങ്ങൾ ഇപ്രകാരമാകുന്നു: (1) അംഗീകൃതമായ ഒഴികഴിവുകളില്ലാത്തവർ യുദ്ധയാ്ര തകളിൽ പങ്കെടുക്കേണ്ടതാണെന്നുള്ള മുൻവചനങ്ങളുടെ ബാഹ്യമായ താൽപര്യം അനുസരിച്ച് എല്ലാവരും കൂട്ടത്തോടെ യുദ്ധാവശ്യാർഥം പുറത്തുപോയിക്കൂടാത്തതാണ്. യുദ്ധം കേ വലം ഒരു സാമൂഹ്യകടമ ( فرض كفاية )യാകുന്നു. അഥവാ, ഒരു കൂട്ടർ നിർവഹിച്ചാൽ മറ്റുള്ളവരുടെ ബാധ്യതയും അതോടെ അവസാനിക്കുന്നു. എന്നല്ലാതെ, ഓരോ വ്യക്തി ക്കും ബാധകമാകുന്ന വ്യക്തിപരമായ ഒരു കടമ( فرض عين ) അല്ല അത്. അതോടുകൂടി, എല്ലാവരും യുദ്ധത്തിൽ ഏർപ്പെടുന്നപക്ഷം, മതവിജ്ഞാനങ്ങൾ പഠിക്കുവാനും, പ്രചരിപ്പിക്കുവാനും ആളില്ലാതെ വരുകയും ചെയ്യും. മതപരമായി അപ്പപ്പോൾ വരുന്ന നിയമനിർദേശങ്ങളും കൽപനകളും നബി അവതരിച്ചുകൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് എല്ലാവ രും ഒന്നടങ്കം യുദ്ധയാത്രകളിൽ സ്ഥലം വിട്ടുകൂടാ. ഓരോ സംഘത്തിൽ നിന്നും ഓരോ വിഭാഗം ആളുകൾ-ഓരോ നാട്ടുകാരിൽ നിന്നും ഗോത്രങ്ങളിൽ നിന്നുമൊക്കെ ഏതാനും ആളുകൾ വീതംയുദ്ധാവശ്യാർഥം വെളിയിൽ പോയാൽ മതി. മറ്റുള്ളവർ സ്ഥലം വിടാതെ, നബി യുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും, നബി യിൽ നിന്ന് അപ്പപ്പോൾ ലഭിക്കുന്ന അറിവുകൾ കരസ്ഥമാക്കുകയും ചെയ്യണം. എന്നിട്ട് , സ്ഥലം വിട്ടുപോയവർ നാട്ടിൽ മടങ്ങിവരുമ്പോൾ അവർക്ക് അത് പഠിപ്പിച്ചുകൊടുക്കുകയും വേണം. അങ്ങനെ, അവർക്കും കരുതലോടിരിക്കേണ്ടുന്ന കാര്യങ്ങൾ അവർ ഗ്രഹിക്കുവാൻ കഴിയുന്നതാണ്. (2) യുദ്ധാവശ്യാർഥമാകട്ടെ, വിജ്ഞാനസമ്പാദനത്തിനാകട്ടെ , എല്ലാവരും കൂടി സ്ഥലം വിട്ടുപോയിക്കൂടാ. (അത് പൊതു ജീവിതത്തിന്റെ നന്മക്ക്േ ദാഷകരമായിരിക്കും) ഓരോ വലിയ സംഘത്തിൽ നിന്നും ഓരോ വിഭാഗം ആളുകൾ മാത്രം പോകുകയും, മറ്റുള്ളവർ നാട്ടിൽ തങ്ങുകയും വേണം. പോകുന്നവർ തങ്ങളുടെ യാ്ര തകളിൽ തങ്ങൾക്ക് സിദ്ധിക്കുന്ന അറിവുകൾ-അവർ മടങ്ങിവരുമ്പോൾനാട്ടിലുള്ളവർ ക്കും പഠിപ്പിച്ചുകൊടുക്കണം. രണ്ടാമത്തെ വ്യാഖ്യാനമനുസരിച്ച് വെളിയിൽ പോകുന്നവർക്ക് ലഭിക്കുന്ന അറിവുകൾ വ്യത്യസ്ത രൂപത്തിലുള്ളതായിരിക്കാം. നബി യൊന്നിച്ചാണ് അവർ പോകുന്നതെങ്കിൽ നബി മുഖേന ലഭിക്കുന്ന അറിവുകൾ തന്നെ. നബി യൊന്നിച്ചല്ലാത്ത യാത്രയിലാണ് പോകുന്നതെങ്കിൽ, ആ യാത്രയുമായി ബന്ധപ്പെട്ട അനുഭവങ്ങളിൽ നിന്നും, പരിചയങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളുമായി -രിക്കും. ഒന്നാമത്തെ വ്യാഖ്യാന പ്രകാരം, യാത്രയിൽ പങ്കെടുക്കാതെ നാട്ടിൽ തങ്ങിനിൽക്കുന്നവരായിരിക്കും വിജ്ഞാനം സമ്പാദിക്കുന്നവർ. രണ്ടാമത്തെ വ്യാഖ്യാനപ്രകാരം നാടുവിട്ടു പോയവരായിരിക്കും വിജ്ഞാനം സമ്പാദിക്കുന്നവർപഠിപ്പിക്കപ്പെടേണ്ടവർ നേരെമറിച്ചും ആയിരിക്കും. നബി തിരുമേനിയുടെ കാലശേഷം മതവിജ്ഞാന സമ്പാദനത്തിനുവേണ്ടി നാടുവിട്ടുപോകുന്നത് പ്രയോജനകരമോ, അല്ലെങ്കിൽ അത്യാവശ്യമോ നബി യുടെ ജീവിതകാലത്ത് പുറംനാടുകളിൽ നിന്ന് മദീനയിൽവന്നു വിജ്ഞാനം കരസ്ഥമാക്കുകയല്ലാതെ, മദീനയിൽനിന്ന് വിജ്ഞാനം സമ്പാദിക്കുക എന്നു പറയുന്നതിന് അർഥം കാണുന്നില്ല. അതുകൊണ്ടായിരിക്കും ഈ രണ്ടാമത്തെ വ്യാഖ്യാനത്തെ ചില മഹാൻമാർ വിമർശിക്കുന്നതും, ഒന്നാമത്തെ വ്യാഖ്യാനത്തിന് മുൻഗണന നൽകുന്നതും. ملعا ّ اللها ഈ വചനത്തിലെ വാചകങ്ങളും, അവയുടെ വ്യാഖ്യാനത്തിൽ ക്വുർ-ആ ൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചുകാണുന്ന ചില വിവരങ്ങളും കണക്കിലെടു -ക്കുമ്പോൾ, താഴെ സൂചിപ്പിക്കുന്ന ചില സംഗതികൾ നമുക്കിവിടെ മനസ്സിലാക്കാവുന്നതാണ്; (1) ധർമയുദ്ധത്തെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ് മതവിജ്ഞാനസമ്പാദനവും. രണ്ടിനും വേണ്ടിയുള്ള യാത്രകൾ പുണ്യയാ -ത്രകൾതന്നെ. (2)യുദ്ധവിഷയത്തിലായാലും. വിജ്ഞാന സമ്പാദനത്തിലായാലും എല്ലാവരുംകൂടി അതിൽമാത്രം വ്യാപൃതരായിക്കൂടാ. ഒരുകൂട്ടർ-അതും, മറ്റുള്ളവർ പൊതുവായ മറ്റു-ആവശ്യങ്ങളും നിറവേറ്റേണ്ടതാകുന്നു. ഓരോ വ്യക്തിക്കും ഒഴിച്ചു -കൂടുവാൻ പാടില്ലാത്ത നിർബന്ധ കടമകളെക്കുറിച്ചുള്ള അറിവ് സമ്പാദിക്കൽ ഓരോ വ്യക്തിക്കും കടമ തന്നെ. അതിനപ്പുറമുള്ള വിജ്ഞാനങ്ങളെക്കുറിച്ചാണ് ഇപ്പറഞ്ഞതെന്ന് പ്ര ത്യേകം ഓർമിക്കേണ്ടതുണ്ട്. (3) പഠിച്ചറിഞ്ഞവർ അറിവില്ലാത്തവർക്ക് പഠിപ്പിക്കുകയും വിജ്ഞാനം പ്രചരിപ്പിക്കുകയും ചെയ്യൽ അവരുടെ കടമയാകുന്നു. (4) പൊതുവിജ്ഞാനങ്ങൾ സമ്പാദിക്കുന്നത് മതദൃഷ്ട്യാ വേണ്ടെ പ്പട്ട കാര്യം തന്നെയാണെങ്കിലും ഈവചനത്തിൽ പ്രസ്താവിച്ചിരിക്കുന്നത് മതവിജ്ഞാന സമ്പാദനം ( التفقه فى الدين ) സംബന്ധിച്ചാകുന്നുവെന്ന് സ്പഷ്ടമാണ്. ഇസ്ലാമിൽ മതവി -ജ്ഞാനമെന്നും, ലൗകിക വിജ്ഞാനമെന്നും തരം ല്ലന്നും, എല്ലാ അറിവുകളും ഇസ്ലാമികദൃഷ്ട്യാ ഒരുപോലെയാണെന്നും മറ്റും ഭൗതിക താൽപര്യക്കാരായ ചില ആളുകൾ സമർഥിക്കാറുള്ളത് ശരിയല്ലെന്ന് ഈ വചനത്തിൽ നിന്നും, ഇതുപോലെ ക്വുർ-ആന്റെയും നബിവചനങ്ങളുടെയും, മറ്റും പല പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ഈ ഒരൊറ്റ വചനത്തിൽനിന്നുതന്നെ, മതവിജ്ഞാനവും മ തപരമല്ലാത്ത വിജ്ഞാനവും വെവ്വേറെയാണെന്നും, മതവിജ്ഞാനത്തിനുള്ള പ്രാധാന്യം ല്ലാഹുവും അവന്റെ റസൂലും മറ്റൊന്നിനും നൽകിയിട്ടില്ലെന്നും മനസ്സിലാക്കാവുന്ന -താണ്. (5) ഒരു ദേശത്ത് മതവിജ്ഞാനം പഠിക്കുവാൻ തക്കമാർഗങ്ങളൊന്നു -മില്ലാത്തപക്ഷം, ആ ദേശക്കാരായ ഏതാനും ആളുകൾ ദേശം വിട്ടുപോയി അത് കരസ്ഥ -മാക്കലും, അവർ മറ്റുള്ളവരെ ഉപദേശിക്കലും നിർബന്ധമാകുന്നു. ആരും അതിന് മുതിരാത്തപക്ഷം എല്ലാവരും കുറ്റക്കാരായിരിക്കും. ആരും അതിന് സ്വയം തയ്യാറാകുന്നില്ലെങ്കിൽ എല്ലാവരും കൂടി അതിന് നിവാരണം ഉണ്ടാക്കേണ്ടത് അവരുടെ കടമയുമാകുന്നു. വിഭാഗം - 16
9:123يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ
(123) ഹേ, വിശ്വസിച്ചവരേ, അവിശ്വാസികളിൽനിന്ന് നിങ്ങളോടടുത്തു നിൽക്കുന്നവരുമായി നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുവിൻ; അവർ നിങ്ങളിൽ പരുഷത കണ്ടെത്തുകയും ചെയ്യട്ടെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് അറിഞ്ഞുംകൊള്ളുവിൻ. (123) َാآم َ ن ُ وا ا ഹേ വിശ്വസിച്ചവരേ നിങ്ങൾ യുദ്ധം ചെയ്യുവിൻ ّ َ ِ ين َാا യാതൊരുവരോട് നിങ്ങളോട് അടുത്തുള്ള അവിശ്വാസികളിൽപെട്ട അവർ കെണ്ടത്തുക (എത്തിക്കുക) യും ചെയ്യട്ടെ ف ِ ي ُ م ْ നിങ്ങളിൽ പരുഷത (കാഠിന്യം) അറിഞ്ഞും കൊള്ളുവിൻ َّ ن َ أ َ َّ اللها അല്ലാഹു (ആകുന്നു)എന്ന് സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ മുസ്ലിംകളോട് അടുത്തടുത്ത് നിവസിക്കുന്ന ശത്രുക്കളോട് ആദ്യമാദ്യം യുദ്ധം ചെയ്യണമെന്ന് അല്ലാഹു ഉപദേശിക്കുന്നു. പരിസരവും ചുറ്റുപാടും സുരക്ഷിതമാകുന്നതിനുമുമ്പ് ദൂരെയുള്ള ശത്രുക്കളുമായി നേരിടുന്നത് പല നി ലക്കും ആപൽക്കരമായിരിക്കുമല്ലോ. നബി യുടെ കാലത്ത് സംഭവിച്ചതും അങ്ങിനെതന്നെ. മക്ക, മദീന, , ഖൈബർ തുടങ്ങിയ രാജ്യങ്ങൾ ജയിച്ചുകഴിഞ്ഞശേഷമാണ് വേദക്കാ -രായ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ വേണ്ടി നബി തബൂക്കിലേക്ക് പോയത്. ഇത് ഹിജ്റഃ 9-ാം കൊല്ലത്തിലായിരുന്നു. പത്താം കൊല്ലത്തിലെ പ്രധാന യാത്ര ഹജ്ജത്തു ൽ വിദാ-ഇന്റെതായിരുന്നു. അതുകഴിഞ്ഞ് 81 ദിവസം കഴിഞ്ഞപ്പോഴേക്കും തിരുമേനി പരലോകം പൂകുകയും ചെയ്തു. നബി യുടെ വിയോഗത്തെത്തുടർന്ന് ഇസ്ലാമിൽനിന്ന് ഭ്രഷ്ടരായിത്തീരുകയും, സകാത്തിനെ നിഷേധിക്കുകയും ചെയ്ത "മുർത ദ്ദു"കളോട് അബൂബക്ർ (റ) നടത്തിയ ആഭ്യന്തര യുദ്ധം ഒഴിവാക്കിയാൽ, ഖുലഫാ ഉർറാ -ശിദീന്റെ കാലത്ത് ശത്രുക്കളുമായുണ്ടായ യുദ്ധങ്ങളും അപ്രകാരം തന്നെയായിരുന്നു. യുദ്ധത്തിൽവെച്ചും, യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാർദ്ദവ വും, വിനയവും സ്വീകരിക്കാതെ, പരുഷതയും, കാഠിന്യവും തന്നെ സ്വീകരിക്കണമെന്നും അല്ലാഹു കൽപിക്കുന്നു. അല്ലാത്തപക്ഷം യുദ്ധംകൊണ്ട് പ്രയോജനമില്ലല്ലോ. 73-ാം വചനത്തിലും അതിന്റെ വ്യാഖ്യാനത്തിലും ഈ വിഷയം മുമ്പ് പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ട്. ശത്രുതയോ എതിർപ്പോ ഇല്ലാതെ സമാധാനത്തിലും, സൗഹാർദ്ദത്തിലും കഴി -യുന്ന അവിശ്വാസികളെപ്പറ്റിയല്ലകഠിനമായ ശത്രുതവെച്ചും, കിട്ടുന്ന വസരമെല്ലാം മുസ്ലിംകൾക്കെതിരെ ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കൽപനയെന്ന് പ്രത്യേകം പറയേണ്ടതില്ല. (കൂടുത ൽ വിവരങ്ങൾക്ക് സൂ: മുംതഹിനഃ 8, 9 മുതലായ വചനങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക) നിങ്ങൾ അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിച്ചുവരുന്നപക്ഷം, അല്ലാ ഹു നിങ്ങളുടെ അവന്റെ സഹായം നിങ്ങൾക്ക് സുനിശ്ചിതമാണ്-എന്ന് അവസാനം സത്യവിശ്വാസികളെ ഓർമിപ്പിക്കുകയും ചെയ്തിരി -ക്കുന്നു. ഈ യാഥാർഥ്യം പലപ്പോഴും അല്ലാഹു ഉണർത്താറുള്ളതാകുന്നു.
9:124–125وَإِذَا مَآ أُنزِلَتۡ سُورَةٞ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنٗاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنٗا وَهُمۡ يَسۡتَبۡشِرُونَ
وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ
(124) വല്ല "സൂറത്തും ധ അദ്ധ്യായവും പ അവതരിപ്പിക്കപ്പെട്ടാൽ (ഇങ്ങിനെ) പറയുന്ന ചിലർ അവരിലുണ്ട്: "നിങ്ങളിൽ ആർക്കാണ് ഇതു വിശ്വാസം വർധിപ്പിച്ചത്!' എന്ന്. എന്നാൽ, യാതൊരു കൂട്ടർ വിശ്വസിച്ചിരിക്കുന്നുവോ അവർക്കത് വിശ്വാസം വർദ്ധിപ്പിക്കുന്നതാണ്; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും. (125) എന്നാൽ, ഹൃദയങ്ങളിൽ രോഗവുമുള്ളവരാകട്ടെ, അതവർക്ക് (വീണ്ടും) വർധിപ്പിക്കുന്നതാണ്; അവർ അവിശ്വാസികളായും കൊണ്ട് മരണമടയുകയും ചെയ്യുന്നതാണ്. (124) (വല്ലപ്പോഴും) അവതരിപ്പിക്കപ്പെട്ടാൽ س ُ ور َ ة ٌ ഒരു സൂറത്ത്, വല്ല അധ്യായവും എന്നാലവരിലുണ്ടായിരിക്കും പറയുന്നവർ, പറയുന്ന ചിലർ നിങ്ങളിൽ ഏതാളാണ് (ആരാണ്) അവന് വർധിപ്പിച്ചത് ه َ ذ ِ ه ِ ഇത്, വിശ്വാസത്തെ എന്നാൽ വിശ്വസിച്ചവർ അതവർക്ക് വർധിപ്പിച്ചിരിക്കുന്നു, വർധിപ്പിക്കുന്നതാണ് വിശ്വാസം ْ ُ َ و അവരാകട്ടെ സന്തോഷംകൊള്ളുകയും ചെയ്യും. (125) اാا യാതൊരു കൂട്ടരാകട്ടെ അവരുടെ ഹൃദയങ്ങളിലുണ്ട് م َ ر َ ض ٌ ഒരു രോഗം, വല്ല രോഗവും എന്നാലവർക്കത് വർധിപ്പിച്ചു, വർധിപ്പിക്കുന്നതാണ് മാലിന്യം മലിനതയിലേക്ക് അവർ മരണപ്പെടുകയും ചെയ്യുന്നതാണ് ْ ُ َ و അവർ (ആയിക്കൊണ്ട്) അവിശ്വാസികൾ. കപടമാകുന്ന രോഗംനിമിത്തം മനസ്സ് ദുഷിച്ചുകഴിഞ്ഞ ആളുക ൾ, വല്ല ക്വുർ-ആൻ വചനങ്ങളും പുതുതായി അവതരിക്കുമ്പോൾ സത്യവിശ്വാസിക ളെ നോക്കി പറയാറുള്ള ഒരു പരിഹാസവാക്കും അതിന് അല്ലാഹു നൽകുന്ന മറുപടിയുമാ -ണിത്. "ക്വുർ-ആൻ കേൾക്കുമ്പോൾ വിശ്വാസം വർധിക്കുമെന്നാണല്ലോ വയ്പ്. ഈ വചനങ്ങൾ അവതരിച്ചിട്ട് നിങ്ങൾക്കാർക്കെങ്കിലും വിശ്വാസം വർധിച്ചുവോ?!' എന്ന് ചില ക പടവിശ്വാസികൾ സത്യവിശ്വാസികളോട് ചോദിക്കും. അവർക്ക് നൽകുന്ന മറുപടി ഇതാണ്: "സത്യവിശ്വാസികൾക്ക് അത് വിശ്വാസം വർധിപ്പിക്കുക തന്നെ ചെയ്യുന്നു. മാത്രമല്ല, അവരതിൽ സന്തോഷം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളെപ്പോലെയുള്ള രോഗബാധിത മനസ്കർക്ക് അവമൂലം വിശ്വാസത്തിൽ വർധനവൊന്നും ഉണ്ടാവാൻ പോകുന്നില്ല. നേരെ മറിച്ച് വഷളത്തവും പൂർവ്വാധി കം വർധിക്കുകയേ അതുമൂലം ഉണ്ടാകൂ'. ഓരോ വചനം അവതരിക്കുമ്പോഴും അതിന്റെ നേരെ പരിഹാസവും നിഷേധവുമാണല്ലോ അവരിൽനിന്ന് പ്രകടമാകുക. അങ്ങനെ , അവസാനം തനി നിഷേധികളായിക്കൊണ്ടുതന്നെ അവരുടെ കാലം അവസാനിക്കു -കയും ചെയ്യും. കപട വിശ്വാസികളോട് അല്ലാഹു ചോദിക്കുന്നു:
9:126أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ
(126) അവർ കാണുന്നില്ലേ? എല്ലാ കൊല്ലത്തിലും ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അവർ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്! (എന്നിട്ടും) പിന്നെ അവർ (പശ്ചാത്തപിച്ചു) മടങ്ങുന്നില്ല; അവർ ഉറ്റാലോചിക്കുന്നുമില്ല! (126) അവർ കാണുന്നില്ലേ, അവർക്ക് കണ്ടുകൂടേ അവർ (ആകുന്നു) എന്ന് അവർ പരീക്ഷിക്കപ്പെടുന്നു, കുഴപ്പത്തിലാക്കപ്പെടുന്നു (എന്ന്) എല്ലാ കൊല്ലത്തിലും ഒരു പ്രാവശ്യം അല്ലെങ്കിൽ രണ്ടു പ്രാവശ്യം َ ّ ُ 0 പിന്നെ, എന്നിട്ടും അവർ മടങ്ങുന്നില്ല, പശ്ചാത്തപിക്കുന്നില്ല ُ ْ و َ لا അവരില്ലതാനും ഉറ്റാലോചിക്കും ഖേദിച്ചു മടങ്ങുവാനും, ചിന്തിച്ചറിയുവാനും പോരുന്ന ഓരോ തരം ഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന സംഭവങ്ങൾ, യുദ്ധങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന പാഠങ്ങൾ മുതലായവകൊല്ലത്തിൽ ഒന്നും രണ്ടുമായി ആ ക പടവിശ്വാസികൾക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും അവർക്ക് തന്റേടം വരാത്തത് അത്ഭുതം തന്നെ എന്ന് സാരം.
9:127وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ
(127) വല്ല "സൂറത്തും' ധ അധ്യായവും പ അവതരിപ്പിക്കപ്പെട്ടാൽ - അവരിൽ ചിലർ ചിലരിലേക്ക് ധ തമ്മ തമ്മിൽ പ നോക്കുകയായി; "നിങ്ങളെ ആരെങ്കിലും കാണുന്നുവോ' എന്നു (ള്ള ഭാവത്തിൽ): പിന്നെ അവർ പിരിഞ്ഞുപോകുന്നതാണ്. അവർ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ട് അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കുകയാണ്. (127) അവതരിപ്പിക്കപ്പെട്ടാൽ, س ُ ور َ ة ٌ വല്ല സൂറത്തും, അധ്യായവും ن َ ظ َ ر َ നോക്കും, നോക്കുകയായി അവരിൽ ചിലർ ചിലരിലേക്ക് നിങ്ങളെ കാണുന്നുവോ വല്ല ഒരാളും (ആരെങ്കിലും) പിന്നെ അവർ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ് اللها അല്ലാഹു തിരിച്ചിരിക്കയാണ്, തിരിച്ചുവിടട്ടെ അവരുടെ ഹൃദയങ്ങളെ അവർ (ആകുന്നു) എന്നുള്ളതുകൊണ്ട് ق َ و ْ م ٌ ഒരു ജനത അവർ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത സത്യവിശ്വാസികൾക്ക് ക്വുർ-ആന്റെ വല്ല ഭാഗവും അവതരിച്ചു കേൾ ക്കുന്നത് സന്തോഷവും ആവേശവും ഉളവാക്കുന്നു. കപടവിശ്വാസികൾക്കാകട്ടെ, അതിൽ വെറുപ്പും പ്രതിഷേധവുമായിരിക്കും. അതിന്റെ ഒരു പ്രകടരൂപമാണ് അല്ലാഹു വിവരിക് കുന്നത്. വല്ല ഭാഗവും നബി അവതരിക്കുമ്പോൾ, അത് കേട്ടാസ്വദിക്കുവാൻ ക്ഷമ വരാത്ത അവർ സദസ്സിൽനിന്ന് എഴുന്നേറ്റു പോകുവാൻ ശ്രമിക്കും. പക്ഷേ , തൽസമയത്ത് സ്ഥലം വിട്ടുപോകുന്നത് നബി യും സ്വഹാബികളും കണ്ടു മനസ്സിലാക്കുന്നതിൽ ആശങ്കയും തോന്നും. അതുകൊണ്ട് തങ്ങൾ എഴുന്നേറ്റു പോകുന്നത് ആരെങ്കിലും തമ്മിൽ തമ്മിൽ കണ്ണിമവെട്ടിയും, ഗോഷ്ടികൾ കാണിച്ചും -കൊണ്ടായിരിക്കും അവർ സ്ഥലം വിടുക. ക്വുർ-ആൻ കേൾക്കുന്നത് തന്നെ അവർക്ക് വെറുപ്പായിരിക്കും. അതിനും പുറമെ, ചിലപ്പോൾ തങ്ങളുടെ ഉള്ളുകള്ളി തുറന്നുകാട്ടുന്ന വചനങ്ങളായിരിക്കുമല്ലോ അവ -തരിക്കുന്നതും. "അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കയാണ്' നാം അർഥം കൽപിച്ച اللها എന്ന് വാക്യം അവർക്കെതിരെയുള്ള ഒരു പ്രാർഥനാവാക്യമായിരിക്കുവാനും സാധ്യതയുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിൽ അറബി സാഹിത്യത്തിൽ സുപരിചിതമായ ഒരു ശൈലിയാണത്. അപ്പോൾ "അല്ലാ ഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിടട്ടെ' എന്നായിരിക്കും അതിനർഥം. രണ്ടായാലും ഒരേ സാരത്തിലാണത് കലാശിക്കുന്നത്. അതായത് എന്തുതന്നെ കണ്ടാലും കേട്ടാലും കാര്യം ഗ്രഹിക്കാത്ത ഹൃദയങ്ങളാണ് അവരുടെത്. ചിന്തിക്കുവാനോ, ആലോചിക്കുവാനോ അവർ തയ്യാറില്ല. അതാണ് ഈ തിരിഞ്ഞുപോക്കിന് കാരണമെന്ന് സാരം.
9:128–129لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ
فَإِن تَوَلَّوۡاْ فَقُلۡ حَسۡبِيَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ
(128) തീർച്ചയായും, നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂൽ വന്നിട്ടുണ്ട്. നിങ്ങൾ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ദുസ്സഹമാകുന്നു: നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു: സത്യവിശ്വാസികളോട് വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു. (129) എന്നാൽ, അവർ തിരിഞ്ഞുകളയുന്നപക്ഷം, (നബിയേ) പറയുക: എനിക്ക് അല്ലാഹു മതി! അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്റെ മേൽ തന്നെ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു; അവൻ മഹത്തായ "അർശി"ന്റെ ധ സിംഹാസനത്തിന്റെ പ നാഥനുമാകുന്നു." (128) തീർച്ചയായും നിങ്ങൾക്ക് വന്നിട്ടുണ്ട് ر َ س ُ ول ٌ ഒരു റസൂൽ, ദൂതൻ നിങ്ങളുടെ സ്വന്തങ്ങളിൽപെട്ട, നിങ്ങളിൽ നിന്നുതന്നെയുള്ള ع َ ز ِ يز ٌ വീര്യപ്പെട്ടതാണ് (ദുസ്സഹമാണ്പ്രയാസകരമാണ്) അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ മേൽ നിങ്ങൾ കഷ്ടപ്പെടുന്നത്, ബുദ്ധിമുട്ടൽ ح َ ر ِ يص ٌ അത്യാഗ്രഹമുള്ളവനാണ്, മോഹമുള്ളവനാണ് നിങ്ങളെപ്പറ്റി, നിങ്ങളിൽ സത്യവിശ്വാസികളെ സംബന്ധിച്ച്, സത്യവിശ്വാസികളോട് ٌ فو ُ ء َ ر വളരെ ദയാലു (കൃഫാലു)വാണ് ٌ ഥ ر َ ح ِ കരുണയുള്ളവനാണ് (129) എന്നാൽ (എന്നിരിക്കെ) അവർ തിരിഞ്ഞുകളഞ്ഞെങ്കിൽ ف َ ق ُ ل ْ അപ്പോൾ നീ പറയുക എനിക്കു മതി ُ َّ اللها അല്ലാഹു لا . ِ إ ഒരാരാധ്യനുമില്ല, ഇലാഹേ ഇല്ല അവനല്ലാതെ അവന്റെ മേൽ (തന്നെ) ഞാൻ ഭരമേൽപിച്ചു അവൻ റബ്ബാകുന്നു (നാഥനാണ്) അർശിന്റെ മഹത്തായ, വമ്പിച്ച ഏറെക്കുറെ പ്രയാസവും ത്യാഗവും സഹിച്ചുകൊണ്ടാണെങ്കിലും നുഷ്ഠാനപരമായി അറിയേണ്ടുന്ന പല കൽപനകളും ഉൾക്കൊള്ളുന്ന ഒരധ്യായമാ -ണല്ലോ ഇത്. എന്നാൽ, ഈ കൽപനകളൊക്കെ നിങ്ങളുടെ നന്മക്കും ഗുണത്തിനും വേണ്ടി -യുള്ളതാണെന്നും, ഇതെല്ലാം നിങ്ങളിൽ പ്രബോധനം ചെയ്യുന്ന പ്രവാചകൻ നിങ്ങളുടെ സ്വന്തം ആളും, നിങ്ങളുടെ നന്മയിൽ അതീവ താൽപര്യമുള്ള ആളുമാണെന്നും ല്ലാഹു ചൂണ്ടിക്കാട്ടുന്നു. റസൂൽ തിരുമേനി -യുടെ വിശേഷതകളായി ഈ വചനത്തിൽ അല്ലാഹു എടുത്തുപറഞ്ഞ ഗുണങ്ങൾ ഇവയാണ്:- 1. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെട്ട ഒരാളാണ് അതെ, അറബികളായ നിങ്ങളിൽപെട്ട ഒരു വ്യക്തി. അദ്ദേഹത്തിന്റെ ഭാ ഷയും അറബി തന്നെ. സൂ: ജുമു-അഃയിൽ അല്ലാഹു പറയുന്നു: "അക്ഷരജ്ഞാനമില്ലാത്തവരിൽ, അവരിൽനിന്നുള്ള ഒരു റസൂലിനെ അയച്ചവനത്രെ അവൻ അക്ഷരജ്ഞാനമില്ലാത്തവർ എന്ന് പറഞ്ഞത് അറബികളെ സംബന്ധിച്ചാ -കുന്നു. അറബികളാകട്ടെ, ഇബ്റാഹീം നബിയുടെ സന്താന പരമ്പരകളാണ്. നബി യുടെ ഗോത്രമായ ക്വുറൈശികളെ സംബന്ധിച്ചിടത്തോളം മറ്റെല്ലാ അറബി ഗോത്രങ്ങളുമായും അവർക്ക് രക്തബന്ധവും കുടുംബബന്ധവും ഉണ്ട് താനും. ആ നിലക്ക് ന ബി യും എല്ലാ അറബികളുമായും ബന്ധമുള്ള ആൾ തന്നെ. നബി പ്രസ്താവിച്ചതായി വാഥിലത്തുബ്നുൽ അസ്ക്വ-ഉ് പറയുന്നു: "ഇബ്റാഹീമിന്റെ സന്തതിക -ളിൽനിന്ന് അല്ലാഹു ഇസ്മാ-ഈലിനെ തിരഞ്ഞെടുത്തു (ശ്രേഷ്ഠമാക്കി). ഇസ്മാ-ഈ -ലിന്റെ സന്തതികളിൽ നിന്ന് ബനൂകിനാനയെ തിരഞ്ഞെടുത്തു. ബനൂകിനാനയിൽ നിന്ന് ക്വുറൈശികളെ തിരഞ്ഞെടുത്തു. ക്വുറൈശികളിൽനിന്ന് ബനൂഹാശിമിനെ തിരഞ്ഞെടുത്തു. ബനൂഹാശിമിൽ നിന്ന് എന്നെയും തിരഞ്ഞെടുത്തു' (മു: തി.) 2. നിങ്ങൾ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് വളരെ അസഹ്യമാകുന്നു. നിങ്ങളെപ്പറ്റി അദ്ദേഹം വളരെ ആഗ്രഹമുള്ള ആളുമാണ് അതായത്, നിങ്ങൾ ദുർമാർഗത്തിൽ പതിച്ചു ഐഹികവും പാരത്രികവുമായ ശിക്ഷകൾക്ക് പാത്രമാകുന്നത് നബി വളരെ മനഃപ്രയാസമുള്ള കാര്യമാണ്. എല്ലാവരും സൻമാർഗം പ്രാപിച്ചു വിജയികളും അനുഗൃഹീതരും ആയിത്തീര -ണമെന്ന് വളരെയധികം മോ ഹിക്കുന്ന ആളുമാകുന്നു. അതുകൊണ്ടാണ് യാതൊരു വി ട്ടുവീഴ്ചയും കൂടാതെ ഇത്ര കണിശമായി നിങ്ങളെ സത്യമാർഗത്തിലേക്ക് അദ്ദേഹം ക്ഷണിച്ചുകൊണ്ടിരിക്കുന്നത് എന്ന് സാരം. 4. സത്യവിശ്വാസികളോട് വളരെ ദയയും കരുണയുമുള്ള ആളാകുന്നു. അതായത്, സമുദായത്തിന്റെ നേരെ നബി യുടെ പൊതുവെയുള്ള സ്ഥിതി മുകളിൽ പറഞ്ഞ പ്രകാരമാണ്. എന്നാൽ, അദ്ദേഹത്തിന്റെ്ര പബോധനത്തിൽ വിശ്വസിക്കുകയും, ഉപദേശങ്ങൾ സ്വീകരിക്കുകയും, ചെയ്തവരോട് അദ്ദേഹത്തിന് പ്രത്യേകിച്ച് വാൽസല്യവും കനിവുമാണുള്ളത് എന്ന് ചുരുക്കം. നബി തിരുമേനി -യുടെ സ്വഭാവ മഹത്വങ്ങളെപ്പറ്റി ക്വുർ-ആനിൽ പലയിടങ്ങളിലും അല്ലാഹു പ്രശംസിച്ചുപറഞ്ഞിട്ടുള്ളതാണ്. സമുദായം സന്മാർഗം സ്വീകരിച്ചു കാണുവാനുള്ള മോഹത്തിലും, അവർ ദുർമാർഗത്തിൽ പതിക്കുന്നതിലുള്ള വ്യ സനത്തിലും തിരുമേനി കുറച്ച് അതിരു അത്രേ ത്താളം വേണ്ടതില്ലെന്നും വരെ സൂചിപ്പിക്കുന്ന വചനങ്ങൾ കാണാം. ഒരിടത്ത് അല്ലാഹു പറയുന്നു: വിശ്വസിക്കാതിരിക്കുന്നപക്ഷം നീ അവരുടെ പിന്നാലെ ദുഃഖിച്ചു നിന്റെ ജീവൻ അപകട -പ്പെടുത്തുന്നവനായേക്കാം (18:6). ഒരു പ്രത്യേക സംഭവത്തെപ്പറ്റി സംസാരിക്കു ന്ന മധ്യെ വേറെ ഒരിടത്ത് പറയുന്നു: (അവൻ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാൽ നിനക്കെന്താണ് ബാധ്യതയുള്ളത്?! 80:7) വീണ്ടും പറയുന്നു; الن (നിനക്ക് വളരെ മനുഷ്യരിൽ അധികമാളും വിശ്വസിക്കുന്നവരല്ല. 12:103) َ الن (സത്യവിശ്വാസികളോട് അവരുടെ സ്വന്തങ്ങളെക്കാൾ ബന്ധപ്പെട്ടവനാണ് നബി. 33:6) (ലോകർക്ക് ഒരു കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. 21:107) ഇതുപോ ലെ പലതും. നബി തിരുമേനി അരുളിച്ചെയ്തതായി ഒരു ഹദീഥിൽ അബൂഹുറയ്റഃ (റ) ഉദ്ധരിച്ചതിന്റെ സാരം ഇതാണ്: "എന്റെ ഉപമ ഒരു മനുഷ്യന്റെ മാതിരിയാ ണ്: അവൻ ഒരു തീ കത്തിച്ചു. ചുറ്റുപാടും പ്രകാശിച്ചപ്പോൾ, പാറ്റകളും, തീയിൽെ ചന്നു വീഴാറുള്ള പ്രാണികളും അതിൽ വീഴാൻ തുടങ്ങി. അവൻ അവയെ തടുത്തുകൊണ്ടിരിക്കു -കയായി. അയാളെ തോൽപിച്ചു അവ അതിൽ തിരക്കിച്ചാടുകയും ചെയ്യുന്നു. (അതുപോ ലെ) നരകത്തിൽ വീഴാതിരിക്കുവാൻ ഞാൻ നിങ്ങളുടെ അരക്കെട്ട് പിടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോ, അതിൽ തിരക്കിക്കടക്കുകയും ചെയ്യുന്നു.' (ബു.മു) റസൂൽ ഇങ്ങിനെയുള്ള ആളായിരുന്നിട്ടും അദ്ദേഹത്തെ അനുസരിക്കുവാനും, വിശ്വസിക്കുവാനും മുമ്പോട്ട് വരാതെ ജനങ്ങൾ തിരിഞ്ഞുകളയുകയാ -ണെങ്കിൽ, അതിൽ ഒട്ടും പരിഭവിക്കുകയോ വ്യസനിക്കുകയോ വേണ്ടതില്ല; എല്ലാ കാര്യത്തിനും അല്ലാഹു തന്നെ മതി എന്ന് സമാധാനിച്ചുകൊണ്ട് കാര്യങ്ങളെല്ലാം അവനിൽ അർപ്പിക്കുകയേ വേണ്ടൂ എന്ന് അല്ലാഹു തിരുമേനിയെ ഉപദേശിക്കുകയാണ് അവസാന വച -നത്തിലെ ആദ്യത്തെ വാക്യം ചെയ്യുന്നത്. അവനല്ലാതെ യഥാർഥ ആരാധ്യനായി മറ്റൊരു വസ്തുവുമില്ല എന്നിരിക്കെ വേറൊരാളുടെ ആശ്രയമോ സഹായമോ ആർക്കും ആവശ്യമി ല്ല; അതുപോലെത്തന്നെ; മഹത്തായ അർശിന്റെ നാഥനും-അഥവാ ലോകാലോകങ്ങളുടെ ഭ രണാധിപനും, മാത്രമാണ്; എന്നിരിക്കെ ആരാധിക്കെ പ്പടുവാനും, കാര്യങ്ങൾ അർപ്പിക്കപ്പെടുവാനുമുള്ള അർഹത അവനല്ലാതെ മറ്റാർക്കുമില്ല എന്നൊക്കെ ഓർമിപ്പിച്ചുകൊണ്ട് ഈ സൂറത്ത് അല്ലാഹു അവസാനിപ്പിക്കുന്നു. /0 8