Muhammad Amani Moulavi (d. 1987) · Surah 33 · 73 verses
33:1–3يَـٰٓأَيُّهَا ٱلنَّبِيُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا
وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ مِن رَّبِّكَۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا
وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
ആമുഖം: അഹ്സാബ് മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 73 - വിഭാഗം പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ ഹേ, നബിയേ (പ്രവാചകാ) , അല്ലാഹുവിനെ സൂക്ഷിക്കുക. അവി ശ്വാസികളെയും, കപടവിശ്വാ സിക ളെയും നീ അനുസരിക്കുകയും ചെയ്യ രുത്. നിശ്ചയമായും, അല്ലാഹു സർവ്വ ജ്ഞനും അഗാധജ്ഞനുമാകുന്നു. 2 പ നിന്റെ രക്ഷിതാവിങ്കൽനിന്ന് നിനക്ക് "വഹ്യ്' (ദിവ്യബോധനം) നൽകപ്പെടുന്നതിനെ നീ പിൻപറ്റു കയും ചെയ്യുക. നിശ്ചയമായും, അല്ലാഹു നിങ്ങൾ പ്രവർത്തിച്ചുകൊ ണ്ടിരിക്കുന്നതിനെപ്പറ്റി സൂക്ഷ്മ മായറിയുന്നവനാകുന്നു.
(3) (എല്ലാ കാര്യത്തിലും) അല്ലാ ഹുവിന്റെ മേൽ നീ ഭരമേൽപിക്കു കയും ചെയ്തുകൊള്ളുക. ഭരമേൽപി ക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി. 1 പ ഹേ നബിയേ, പ്രവാചകാ (2) നീ പിൻപറ്റുകയും ചെയ്യുക വഹ്യ് (ദിവ്യബോധനം, സന്ദേശം) നൽകപ്പെടുന്നതിനെ നിനക്ക് നിന്റെ രക്ഷിതാവിൽനിന്ന് നിശ്ചയമായും അല്ലാഹു ആകുന്നു നിങ്ങൾ പ്രവർത്തിച്ചുവരുന്നതിനെപ്പറ്റി സൂക്ഷ്മ മായറിയുന്നവൻ (3) നീ ഭരമേൽപിക്കുകയും ചെയ്യുക അല്ലാഹുവിന്റെ മേൽ മതി അല്ലാഹുതന്നെ ഏൽപ്പിക്കപ്പെടുന്നവനായിട്ട് മദനീ സൂറത്തുകളിൽ പെട്ടതാണ് ഈ അദ്ധ്യായം. മദീനഃയിൽ ഇസ്ലാമിന്റെ ശത്രു ക്കളായിരുന്ന ജൂതൻമാരെയും, കപടവിശ്വാസികളെയും സംബന്ധിച്ച് ഈ സൂറത്തിൽ പല പ്രസ്താവനകളും കാണാം. കൂടാതെ പ്രധാനപ്പെട്ട പല നിയമനിർദ്ദേശങ്ങളും, മറ്റ് സൂറത്തുകളിൽ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും ഇതിൽ അടങ്ങിയിട്ടുണ്ട്. "തക്വ്വാ' ( ശൾദ്ധഖ ) എന്ന ധാതുപദത്തിൽനിന്നുള്ള കൽപനക്രിയയാണ് "ഇത്തക്വി' ( ) എന്ന വാക്ക്. "സൂക്ഷിക്കുക, കാക്കുക, പേടിക്കുക' എന്നൊക്കെയാണ് ഭാഷാർത്ഥം. അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും അനുസരിക്കുകവഴി അവനോട് ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ "തക്വ്വാ' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹു വിനെ സൂക്ഷിച്ചുകൊള്ളുക എന്ന് പറഞ്ഞതിനെത്തുടർന്ന് അവിശ്വാസികളെയും, കപ ടവിശ്വാസികളെയും അനുസരിക്കരുതെന്നും, അല്ലാഹുവിൽനിന്ന് ലഭിക്കുന്ന ദിവ്യസ ന്ദേശങ്ങളെ പിൻപറ്റണമെന്നും പ്രസ്താവിച്ചതിൽനിന്ന് തന്നെ "തക്വ്വാ'യുടെ ഉദ്ദേശ്യം മനിലാക്കാം. ഇതേ അർത്ഥോദ്ദേശ്യത്തോടുകൂടിത്തന്നെയാണ്, ഈ വാക്ക് നിലും ഹദീഥിലും സാധാരണ ഉപയോഗിക്കപ്പെടാറുള്ളതും. ഈ കൽപനകൾ പ്രത്യക്ഷത്തിൽ നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടാണെങ്കി ലും, വാസ്തവത്തിൽ അവ സമുദായത്തിന് മുഴുവനും ബാധകമാണെന്നുള്ളതിൽ സംശ യമില്ല. അതുകൊണ്ടാണ് രണ്ടാം വചനത്തിൽ "നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തിനെപ്പറ്റി അല്ലാഹു സുക്ഷ്മമായറിയുന്നവനാകുന്നു' എന്ന് പറഞ്ഞിരിക്കുന്നത്. ശത്രു ക്കളുടെ ഇംഗിതങ്ങൾക്ക് വിധേയനായോ, അവരെ പ്രീണിപ്പിക്കാമെന്നുദ്ദേശിച്ചോ മത പ്രബോധനത്തിൽ വിട്ടുവീഴ്ച ചെയ്യാനും, സത്യത്തെ മറച്ചുവെക്കാനും നബി ˜ ഒരി ക്കലും മുതിരുകയില്ലെന്ന് സ്പഷ്ടമാണ്. എങ്കിലും, അവിശ്വാസികളെ സംബന്ധിച്ചിട ത്തോളം അങ്ങനെയൊരു വ്യാമോഹത്തിന്റെ കവാടംതന്നെ ഈ കൽപനകൾ മൂലം അല്ലാഹു അടച്ചുകളയുന്നു. സത്യവിശ്വാസികൾക്കാകട്ടെ ഇത് കൂടുതൽ ധൈര്യവും, ദൃഢ മനസ്കതയും ഉളവാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ഉള്ള യാതൊരു ശത്രുവിന്റെയും പ്രകോപനങ്ങൾക്കും, അഭീഷ്ടങ്ങൾക്കും സത്യമാർഗത്തിൽനിന്ന് തരിമ്പുപോലും വ്യതിചലിക്കാതെസത്യപ്രബോ ധനം നടത്തുമ്പോൾ പലവിധ വിഷമങ്ങളും തരണം ചെയ്യേണ്ടിവരും. അത് സ്വാഭാവി കമാണ്. അതിൽനിന്ന് മോചനം ലഭിക്കുവാനും, രക്ഷനേടുവാനുമുള്ള ഏകമാർഗമത്രെ "തവക്കുൽ' ( ) അതെ, കാര്യങ്ങൾ അല്ലാഹുവിൽ അർപ്പിക്കൽ. അതുകൊണ്ട് "തവ ക്കുലി'നെ പ്പറ്റി ഇവിടെ പ്രത്യേകം ഓർമിപ്പിച്ചിരിക്കുന്നു. ഈ സൂറത്തിൽ പ്രത്യേകം പ്രതിപാദിപ്പിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ ചിലതാണ് അടുത്ത ആയത്തുകളിൽ കാണുന്നത്. മനുഷ്യനും തന്നെ അവന്റെ ഉള്ളിൽ അല്ലാഹു രണ്ട് ഹൃദ യങ്ങളെ ഉണ്ടാക്കിയിട്ടില്ല; നിങ്ങൾ "ളിഹാർ' (എന്ന വിവാഹമോചനം) ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കു കയും ചെയ്തിട്ടില്ല; നിങ്ങളുടെ ദത്തു പുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊ ണ്ടുള്ള (നിരർത്ഥ) വാക്കുകളത്രെ. അല്ലാഹു യഥാർത്ഥം പറയുന്നു. അവൻ തന്നെ (ശരിയായ) മാർഗം കാട്ടിത്തരുകയും ചെയ്യുന്നു.
33:4–5مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّـٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ
ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا
(4) അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല ഒരു മനുഷ്യനും, പുരുഷനും രണ്ട് ഹൃദയങ്ങളെ അവന്റെ ഉള്ളിൽ അവൻ ആക്കി യിട്ടുമില്ല നിങ്ങളുടെ ഭാര്യമാരെ യാതൊരുവരായ നിങ്ങളവരെ "ളിഹാർ' ചെയ്യുന്നു നിങ്ങളുടെ ഉമ്മമാർ അവൻ ആക്കി യിട്ടുമില്ല നിങ്ങളുടെ ദത്തുപുത്രൻമാരെ നിങ്ങളുടെ പുത്രൻമാർ അത് നിങ്ങളുടെ വാക്കാണ്, പറയുന്നതാണ് നിങ്ങളുടെ വായ കൾകൊണ്ട് അല്ലാഹു പറയുന്നു യഥാർത്ഥം, ന്യായമായത് അവൻ കാട്ടിത്തരുകയും ചെയ്യുന്നു മാർഗം വിഷയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അതിനാസ്പദമായ ഒരു വിഷയത്തിനൊരു ഈ വചനത്തിൽ ആദ്യമായി ചൂണ്ടിക്കാ ട്ടുന്നു. "ഏതൊരു മനുഷ്യനുംതന്നെ അവന്റെ ഉള്ളിൽ അല്ലാഹു രണ്ട് ഹൃദയം ഏർപ്പെ ടുത്തിയിട്ടില്ല' ( ൽമൾഘ ന്ധ ജ്ഞച്ഛപ്പയ യ്യല പ്ലഘഞ്ചറ പ്ലഞ്ചഘ സ്ലല ) എന്നുള്ളതാണത്. അപ്പോൾ, ഒരേ കാര്യ ത്തിൽ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ട് ആശയഗതികളോ, രണ്ടുതരം സമീപ നമോ ഒരേ സമയത്ത് ഒരാൾക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയിൽ വ്യത്യസ്തങ്ങളായ രണ്ട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യന് സാദ്ധ്യമല്ലെന്ന് വ്യക്തമാണ്. ഈ യാഥാർത്ഥ്യത്തിന് വിരുദ്ധമായി അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന രണ്ട് സമ്പ്രദായങ്ങളെക്കുറിച്ചാണ് അല്ലാഹു തുടർന്നു പ്രസ്താ വിച്ചത്. ഒരേ സ്ത്രീയിൽ ഭാര്യത്വവും, മാതൃസ്ഥാനവും കൽപിക്കലും, ഒരേ മനുഷ്യ നിൽ പോറ്റുപുത്രന്റെ സ്ഥാനവും യഥാർത്ഥ പുത്രന്റെ സ്ഥാനവും കൽപിക്കലും. ഇതാണാ സമ്പ്രദായങ്ങൾ. ഒരാൾക്ക് തന്റെ ഭാര്യയോട് വല്ല വെറുപ്പും നേരിടുമ്പോൾ അവൻ അവളോട് ഞ്ചത്ഥങ്കര ള്ളപ്പഥ (നീ എനിക്ക് എന്റെ മാതാവിന്റെ മുതുക്പോലെയാണ്.) എന്ന് പറയും. എന്റെ മാതാവുമായി ഭാര്യാഭർതൃബന്ധം നടത്തുവാൻ പാടില്ലാത്തതുപോലെയാണ് എന്ന് താൽപര്യം. ഇതിന് "ളിഹാർ' ( : മുതുകുപോലെയാക്കു ക) എന്ന് പറയപ്പെടും. ഇതോടെ അവളുമായുള്ള സമീപനം നിഷിദ്ധമായി ഗണിക്കപ്പെ ടുന്നു. ഇൗ വാക്ക്മൂലം ഒരാളുടെ ഭാര്യ അവന്റെ മാതാവാകുന്നില്ലെന്നും, അതുകൊണ്ട് ഭാര് യയെ മാതാവിനെപ്പോലെ ഗണിക്കുന്നത് പാടില്ലാത്തതുമാണെന്നും അല്ലാഹു ഉണർത്തുന്നു. എനി, ഒരാൾ ഭാര്യയോട് അങ്ങനെ പറഞ്ഞുപോയാൽ, അതിന് പ്രായ ശ്ചിത്തം ചെയ്തു മടക്കിയെടുക്കേണ്ടതുണ്ടെന്ന് സൂറത്തുൽ മുജാദലഃ ( യിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടുതൽ വിവരം അവിടെവെച്ച് കാണാം. അന്യരുടെ മക്കളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തുകയും, സ്വന്തം മക്കൾക്കുള്ളതുപോലെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും വക വെച്ചുകൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും ഇസ്ലാമിന്മുമ്പ് അറബികളിൽ പ്രചാ രത്തിലുണ്ടായിരുന്നു. ഇന്ത്യയിലും ഇൗ സമ്പ്രദായം അപരിചിതമല്ല. ഇങ്ങനെയുള്ള ദത്തുപുത്രനാണ് ( ള്ളഥഛ ) എന്ന് പറയപ്പെടുന്നത്. ഇതിന്റെ ബഹുവചനമാണ് "അദ് വാക്യം അവതരിക്കുന്നതുവരെ ഞങ്ങളെല്ലാം സൈദുബ്നു ഹാരിഥഃയെ സൈദുബ്നു മുഹമ്മദ് എന്നല്ലാതെ വിളിക്കാറുണ്ടായിരുന്നി ല്ലെന്നും, ഇൗ ആയത്ത് അവതരിച്ചപ്പോൾ റസൂൽ തിരുമേനി ˜ അദ്ദേഹത്തോട് നീ സൈദുബ്നു ഹാരിഥത്ത്ബ്നു ശുറാഹിലാണ് (ശുറാഹിലിന്റെ മകനായ ഹാരിഥഃയുടെ മകനാണ്) എന്ന് പറയുകയുണ്ടായെന്നും (റ) പ്രസ്താവിച്ചതായി ബുഖാ രിയിലും മുസ്ലിമിലും ഉദ്ധരിച്ചിട്ടുണ്ട്. സൈദുബ്നുഹാരിഥഃ (റ)യുടെ കഥ ഇതാണ്:- കൽബ് ഗോത്രക്കാരനായ സൈദ് (റ) ഒരു യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടു. അന്ന ദ്ദേഹം ചെറുപ്പമായിരുന്നു. ഹക്കീമുബ്നുഹുസാം (റ)തന്റെ അമ്മായിയായ ഖദീജഃ (റ) ക്കുവേണ്ടി അദ്ദേഹത്തെ വിലക്കുവാങ്ങി. റസൂൽ തിരുമേനി ˜ ഖദീജഃ (റ)യെ വിവാഹം ചെയ്തശേഷം അവർ സൈദിനെ തിരുമേനി ˜ സമ്മാനിച്ചു. പിന്നീട് സൈദ് (റ)ന്റെ പിതാവും, പിതൃവ്യനുംകൂടി വന്ന് അദ്ദേഹത്തെ തങ്ങൾക്ക് വിട്ടുകൊടുപ്പാൻ ആവശ്യ പ്പെടുകയുണ്ടായി. ഇഷ്ടംപോലെ ചെയ്തുകൊള്ളാൻ നബി ˜ അദ്ദേഹത്തിന് സമ്മതം കൊടുത്തു. പക്ഷേ, നബി ˜ യുടെ കൂടെ ജീവിക്കുവാനാണ് സൈദ് (റ) ഇഷ്ടപ്പെട്ട ത്. അനന്തരം തിരുമേനി അദ്ദേഹത്തെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാക്കുകയും, ഒരു പോറ്റുപുത്രനായിക്കരുതുകയും ചെയ്തു. അങ്ങനെ, ജനങ്ങൾ അദ്ദേഹത്തെ സൈദ്ബ്നുമുഹമ്മദ് (മുഹമ്മദിന്റെ മകൻ സൈദ്) എന്ന് വിളിച്ചു വന്നു. സൈദിന്റെ ഭാര്യയായിരുന്ന സസൈനബ് (റ) വിവാഹമോചനം ചെയ്യപ്പെടുകയും, അനന്തരം നബി ˜ അവരെ വിവാഹം ചെയ്യുകയുമുണ്ടായി. ഇൗ സംഭവം താഴെ വിവരിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് "മകന്റെ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് മുഹമ്മദ് പറയു ന്നു. അവന്റെ മകന്റെ ഭാര്യയെ അവൻ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു എന്ന് ജന സംസാരമായി. ഇൗ സന്ദർഭത്തിലാണ് ഇൗ ആയത്ത് അവതരിക്കുന്നത്. പോറ്റുമ ക്കൾക്ക് യഥാർത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ അത് പ്രഖ്യാപിക്കുന്നത്. പോറ്റു മക്കളെ സ്വീകരിക്കുന്നതിനെയും, അവരെ മക്കളെപ്പോലെ സ്നേഹിച്ചു വളർത്തുന്നതി നെയും ഇൗ വചനം നിരോധിക്കുന്നില്ലതാനും. വാക്കുകൾകൊണ്ട് യാഥാർത്ഥ്യം മാറിപ്പോകുകയില്ലല്ലോ. എന്നിരിക്കെ "നീ എന്റെ മാതാവിനെപ്പോലെയാണ്' എന്ന് ഒരാൾ ഭാര്യയോട് പറയുമ്പോഴേക്കും അവളെങ്ങിനെ മാതാവായിത്തീരും?! അഥവാ മാതാവിന്റെ നിയമം അവൾക്കെങ്ങനെ ബാധകമാകും?! അതുപോലത്തന്നെ ദത്തുമക്കളെക്കുറിച്ച് മക്കളെന്ന് പറയുമ്പോഴേക്കും അവരെങ്ങിനെ യഥാർത്ഥ മക്കളായിത്തീരും?! വാദംകൊണ്ടോ വാചകംകൊണ്ടോ യഥാർത്ഥമായ കുടും മ്പന്ദറൾയ മ്പന്ദറജ (അതൊക്കെ നിങ്ങളുടെ വായ കൊണ്ടുള്ള വാക്കുകളാണ്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത് ഈ വസ്തുതയാകുന്നു. പോറ്റുമക്കളെപ്പറ്റി അല്ലാ ഹു തുടർന്നുപറയുന്നു:- (5) അവരെ അവരുടെ പിതാക്ക ളിലേക്ക് ചേർത്ത് വിളിച്ചുകൊള്ളു വിൻ. അതത്രെ അല്ലാഹുവിങ്കൽ ഏറ്റവും നീതിയായിട്ടുള്ളത്. എനി, അവരുടെ പിതാക്കളെ നിങ്ങൾക്കറി യുകയില്ലെങ്കിൽ, അവർ മതത്തിൽ നിങ്ങളുടെ സഹോദരൻമാരും, നിങ്ങ ളുടെ "മൗലാ'ക്കളും ധ ബന്ധപ്പെട്ട വരും പ ആകുന്നു. നിങ്ങൾ അബദ്ധം ചെയ്തുപോയ തിൽ നിങ്ങളുടെ മേൽ കുറ്റമില്ലതാ നും. പക്ഷേ, നിങ്ങളുടെ ഹൃദയങ്ങൾ കരുതിക്കൂട്ടിച്ചെയ്തതാണ് (കുറ്റക രം). അല്ലാഹു വളരെ പൊറുക്കുന്ന വനും കരുണാനിധിയുമാകുന്നു. (5) നിങ്ങളവരെ വിളിക്കുവിൻ അവരുടെ പിതാക്കളിലേക്ക് (ചേർത്ത്) അതത്രെ ഏറ്റം നീതിയായത് അല്ലാഹുവിങ്കൽ എനി നിങ്ങൾക്കറിയുകയില്ലെങ്കിൽ അവരുടെ പിതാക്കളെ എന്നാൽ നിങ്ങ ളുടെ സഹോദരങ്ങളാണ് മതത്തിൽ നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ് ഇല്ലതാനും നിങ്ങളുടെമേൽ കുറ്റം യാതൊന്നിൽ നിങ്ങൾ അബദ്ധംചെയ്ത, പിഴച്ച അതിൽ, അതിനെപ്പറ്റി പക്ഷേ കരുതിക്കൂട്ടിച്ചെയ്തതാണ് നിങ്ങളുടെ ഹൃദയങ്ങൾ അല്ലാഹു ആകുന്നു പൊറുക്കുന്നവൻ കരുണാനിധി ദത്തുമക്കളെ അവരുടെ യഥാർത്ഥ പിതാക്കളോട് ചേർത്തു - ഇന്നയാളുടെ മകൻ, അല്ലെങ്കിൽ മകൾ എന്ന്വിളിക്കുവാനും, പോറ്റുപിതാക്കളോട് ചേർത്തു വിളിക്കാതിരി ക്കുവാനും ഈ വചനം കല്പിക്കുന്നു. എനി, യഥാർത്ഥ പിതാക്കൾ ആരാണെന്നറിയ പ്പെടാത്തപക്ഷം അവരെ സഹോദരങ്ങളും "മൗലാ' (ബന്ധു)ക്കളുമായി ഗണിച്ചുകൊ ള്ളണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളെല്ലാം സഹോദരങ്ങളാ ണല്ലോ. ( ) അതുകൊണ്ട് അങ്ങനെയുള്ളവരെ "സഹോദരാ' ( സ്ലഷ ) എന്നോ "മൗലാ' ( ശത്സൾല സ്ലഷ ) എന്നോ വിളിക്കേണ്ടതാകുന്നു. ഇതനുസരിച്ച് നബി ˜ സൈദ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (നീ നമ്മുടെ സഹോദരനും മൗലായുമാണ്.) "മൗലാ' ( ) എന്ന വാക്ക് പല അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുള്ള ഒരു പദ മാകുന്നു. ഇതിന്റെ ബഹുവചനമാണ് "മവാലീ' ( ) ( അത്സവ ) എന്ന ധാതുവിൽ നിന്നുള്ളതാണത്. കുടുംബബന്ധം ( ) എന്നും, അടുപ്പം ( ) എന്നും അതിനർത്ഥ മുള്ളതുകൊണ്ട് കുടുംബപരമായ ബന്ധമുള്ളവർക്കും, അടുത്ത സ്നേഹബന്ധമുള്ള വർക്കും ഇൗ വാക്ക് ഉപയോഗിക്കാം. ചില പ്രത്യേക കാരണത്താൽ ഉണ്ടാകുന്ന പാർശ്വ ബന്ധത്തി ( )നും ഇസ്ലാമിൽ അംഗീകരണം നൽകപ്പെട്ടിട്ടുണ്ട്. ഇതിന് "മുവാ ലാത്ത്' ( ) എന്നും ) എന്നും പറയപ്പെടുന്നു. മൈത്രീബന്ധമെ ന്നും, സാഹോദര്യബന്ധമെന്നും അർത്ഥം. മദീനഃ യിൽവെച്ച് മുഹാജിറുകളും അൻസ്വാ രികളും തമ്മിലുണ്ടായിരുന്ന ബന്ധം ഇതായിരുന്നു. സ്വത്തവകാശം തുടങ്ങിയ ചില നിയമങ്ങളൊഴിച്ച് മറ്റ് സുഖദുഃഖങ്ങളിൽ അന്യോന്യം പങ്കുകാരാകത്തക്കവണ്ണമുള്ള ഇൗ കൂട്ടുകെട്ട് എക്കാലത്തും മനുഷ്യർക്കിടയിൽ വളരെ ഉപകാരപ്രദംതന്നെയാണ്. അറ ബിഗോത്രങ്ങൾക്കിടയിൽ ഇത്തരം "മുവാലാത്ത്' മുമ്പ് നടപ്പിലുണ്ടായിരുന്നു. അതവർക്ക് സ്വൈരജീവിതവും, പ്രതാപവും, ശക്തിയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇത നുസരിച്ചാണ് ചിലപ്പോൾ ആളുകളെക്കുറിച്ച് (ഇന്ന ഗോത്രക്കാരുടെ മൗലാ) എന്ന് പറയപ്പെട്ടുകാണുന്നത്. മറ്റൊരു തരത്തിലുള്ള (അടിമത്തത്തിൽനിന്ന് മോചിപ്പിച്ച ബന്ധം). ഒരാളോ ഒരു കുടുംബമോ ഒരു അടിമയെ സ്വതന്ത്രനാക്കി വിട്ടാൽ അവൻ അവന്റെ, അല്ലെങ്കിൽ ആ കുടുംബത്തിന്റെ മൗലയായിത്തീരുന്നു. അതുപോലെത്തന്നെ, ഏതെങ്കിലും ഒരാളുടെ കൈക്ക് ഇസ്ലാമിൽ വന്ന ആളെക്കുറിച്ചും അയാളുടെ മൗലാ എന്ന് പറഞ്ഞുവരാറുണ്ട്. ഇമാം അബൂഹനീഫഃ (റ)യുടെ കുടുംബം ഇസ്ലാമിൽ വന്ന പ്പോൾ അവർക്ക് ഇസ്ലാമിലേക്ക് പ്രചോദനം നൽകിയ ആളുകളോട് ചേർത്തു ഇന്നവ രുടെ മൗലാക്കൾ എന്ന് പറയപ്പെട്ടിരുന്നു. ഇൗ വാസ്തവം മനിലാക്കാത്ത ചിലർ ഇൗ പ്രയോഗത്തെ തെറ്റിദ്ധരിച്ചു ഇമാം അബൂഹനീഫഃ (റ) അടിമവംശജനായിരുന്നുവെന്ന് ധരിച്ചുപോയിട്ടുണ്ട്. ചുരുക്കത്തിൽ എന്ന ധാതുവിൽനിന്നുള്ള "മൗലാ' എന്ന വാക്ക് പല അർത്ഥ ത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്ന് മനിലാക്കാം. ഏതർത്ഥത്തിലുള്ള മൗലാ ആയാലും ശരി, അറബികൾക്കിടയിൽ അങ്ങനെ മൗലാ എന്ന് സംബോധന ചെയ്യുന്നതിൽ ഇൗ സമ്പ്ര ദായത്തെ പ്രോൽസാഹിപ്പിക്കുകയാണ് ഇൗ വചനം മുഖേന അല്ലാഹു ചെയ്യുന്നത്. കാരണം, അത് പരസ്പരം സ്നേഹബന്ധത്തിനും ഐക്യബോധത്തിനും ഉതകുന്നു. പല സ്വഹാബിമാരുടെയും പേരുകളോടൊപ്പം ഇന്ന ആളുടെ മൗലയാണദ്ദേഹം എന്ന് വിശേഷിപ്പിച്ചുകാണുന്നത് മേൽപറഞ്ഞ അടിസ്ഥാനത്തിലാകുന്നു. ഏത് തരത്തിലുള്ള -ആയിരുന്നാലും ശരി, അന്യോന്യം ബന്ധപ്പെട്ട ഇരുകക്ഷികൾക്കും ഇൗ (മൗലാ എന്നുള്ള) പേർ അന്വർത്ഥമാകുമെന്നും അറബികൾ അങ്ങനെ അത് ഉപയോ ഗിക്കാറുണ്ടെന്നും അറിഞ്ഞിരിക്കുന്നത് ചരിത്രപാരായണം ചെയ്യുന്നവർക്ക് വളരെ ആവ ശ്യമാകുന്നു. അറബികളും തങ്ങളുടെ വംശപരമ്പരയും, കുടും ബപ്പേരും, നിലനിറുത്തുകയും പരിചയപ്പെടുകയും ചെയ്യുന്നത് മുൻപിതാക്കളുടെ പേരു കളിലാകുന്നു. ഇസ്ലാമിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇൗ വഴക്കംതന്നെ. നമ്മുടെ നാട്ടിലേത്പോലെ, ഏതെങ്കിലും പറമ്പിന്റെയോ, പാറയുടെയോ, ഇല്ലത്തിന്റെയോ, തൊടി യുടെയോ മറ്റോ പേരുകളിലല്ല. "ഇന്ന പിതാമഹന്റെ വംശത്തിൽ ഇന്നിന്ന പിതാക്ക ളുടെ മകനായ ഇന്നവനാണ് തന്റെ അറബികൾ ഒരാളെ പരിചയപ്പെടുത്തുക. നാമാകട്ടെ, ഏതെങ്കിലും ഒരു തൊടിയുടെയോ മറ്റോ പേര് പറഞ്ഞായിരിക്കും കുടുംബത്തെ പരിചയപ്പെടുത്തുന്നത്. ഇന്ന ആളുടെ മകൻ ഇന്നവൻ എന്നതിന്റെ സ്ഥാനത്ത് ഇന്നേടത്തുവീട്ടിൽ ഇന്നവൻ എന്ന് പറയും. കൂടാതെ, പലപ്പോഴും ഇൗ വീട്ടുപേർ മാതൃകുടുംബത്തിന്റെതുമായിരിക്കും. മക്കളെ പിതാ ക്കളോട് ചേർത്തു വിളിക്കണമെന്ന ശാസനക്ക് നിരക്കാത്ത ഇൗ സമ്പ്രദാ യം, ഇന്ത്യൻ മുസ്ലിംകളിൽ ഇന്നും അവശേഷിപ്പുള്ള പല അനിസ്ലാമികാചാരങ്ങ ളിൽ ഒന്നാകുന്നു. മുസ്ലിംകൾ കഴിവതും ഇൗ നില മാറ്റേണ്ടതുണ്ട്. "മൗലാ' എന്ന വാക്കിന്റെയും അർത്ഥവ്യാപ്തിയും പ്രയോഗങ്ങളും ആലോചിക്കാതെയിരുന്നതിനാൽ മുസ്ലിംകൾക്കിടയിൽ കടന്നുകൂടിയ ആപത്തുകളും ചില്ലറയല്ല. മുൻകാലങ്ങളിൽ ഇന്ത്യയെപ്പോലെയുള്ള ദൂരരാജ്യങ്ങളിൽ പല മഹാൻമാ രുടെ കൈക്കും ഇസ്ലാംമതപ്രചാരണം നടന്നപ്പോൾ ഇസ്ലാമിനെ ആട്ടേഷിച്ചിരുന്ന മതപ്രചാരകരുടെ ആളുകളുടെ മൗലാക്കൾ എന്ന് പറയപ്പെട്ടിരുന്നു. മുകളിൽ പ്രസ്താവിച്ചതുപോലെയുള്ള ഇൗ പാർശ്വബന്ധത്തെ കാലക്രമത്തിൽ കുടുംബബന്ധങ്ങളായി ചിലർ ചിത്രീകരിക്കു കയും, തെറ്റിദ്ധരിക്കുകയും ചെയ്തുവന്നു. അങ്ങനെ, തങ്ങൾ ആ മഹാൻമാരുടെ സന്ത തികളിൽപെട്ടവരാണെന്ന് പലരും അവകാശപ്പെട്ടു. നൂറുകണക്കിനുള്ള സയ്യിദ്കുടും ബങ്ങളും (തങ്ങമ്മാരും), സിദ്ദീക്വുകളും, ഫാറൂക്വികളും, ആയിരക്കണക്കിനുള്ള ഉഥ്മാനീ കുടുംബങ്ങളുമെല്ലാം ഇന്ത്യയിൽ ഇന്ന് കാണപ്പെടുന്നത് ഇക്കാരണത്താലാകുന്നു. ഇൗ വംശവാദത്തിൽതന്നെ പല വ്യാജപരമ്പരയും, അവക്കിടയിൽ കക്ഷിവഴക്കുകളും ഉണ്ടാ യിട്ടുമുണ്ട്. ഇസ്ലാമിൽ പുതുതായി എത്ര കുലീനകുടുംബ താണതരക്കാരായി ഗണിക്കപ്പെടുന്ന ഒരു ദുഷിച്ച സമ്പ്രദായവും മിക്കവർക്കുമിടയിലും എങ്ങിനെയോ കടന്നുകൂടിയിരിക്കുന്നു. തങ്ങളുടെ പഴയ കുടുംബപ്പേർ മാറ്റിപ്പറയുവാൻ ഇതും ചിലർക്ക് പ്രോൽസാഹനം നൽകിയിരിക്കു ന്നു. സ്വന്തം പിതാക്കൾ അയോഗ്യരായതുകൊണ്ടും ചിലർ ഇൗ നില സ്വീകരിക്കാറു ണ്ട്. ഇസ്ലാമികദൃഷ്ട്യാ ഇതെല്ലാംതന്നെ വമ്പിച്ച തെറ്റാണെന്ന് പറയേണ്ടതില്ല. നബി ˜ പറയുന്നു: "ജാഹിലിയ്യത്തി'ൽ (ഇസ്ലാമിന് മുമ്പുള്ള അജ്ഞാനകാല ത്ത്) നിങ്ങളിൽ ഉത്തമന്മാരായുള്ളവർ ഇസ്ലാമിലും നിങ്ങളിൽവെച്ച് ഉത്തമൻമാർത വിജ്ഞാനം നേടിയാൽ' (ബു ; മു.) ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറഞ്ഞതായി കാണാം: "നിങ്ങളുടെ കുടുംബബന്ധം ചേർക്കുമാറ് (പാലിക്കത്തക്കവ ണ്ണം) നിങ്ങളുടെ കുടുംബപരമ്പരയിൽ നിന്നും നിങ്ങൾ പഠിച്ചിരിക്കുവിൻസ്ല..' (തി.) വേറൊരു ഹദീഥിൽ ഇങ്ങനെ വന്നിരിക്കുന്നു: അറിഞ്ഞുകൊണ്ട് തന്റെ പിതാവ ല്ലാത്തവരോട് ചേർത്തിക്കൊണ്ട് (കുടുംബം) വാദിക്കുന്നവൻ അവിശ്വാസിയാകാതിരി ക്കയില്ല.' (ഇബ്നുകഥീർ.) (പ്രവാചകൻ) സത്യ വിശ്വാസികളോട് അവരുടെ സ്വന്തം ദേഹങ്ങളെക്കാൾ ബന്ധപ്പെട്ട ആളാ കുന്നു; അദ്ദേഹത്തിന്റെ ഭാര്യമാരാ കട്ടെ അവരുടെ മാതാക്കളുമാണ്; സ ത്യ വി ശ്വാ സി ക ളി ൽ നി ന്നും , "മുഹാജിറു' കളിൽനിന്നും (പരസ്പ രം) ചിലർ ചിലരോട് -അല്ലാഹുവിന്റെ ഗ്രമ്ലത്തിൽ (നിയമമനുസരിച്ച്) കൂടു തൽബന്ധപ്പെട്ടവരുമാണ്; നിങ്ങൾ നിങ്ങളുടെ ബന്ധുമിത്രങ്ങൾക്ക് സമു ചിതമായ വല്ലതും ചെയ്തുകൊടുക്കു ന്നതായാലൊഴികെ ധ അതിന് തട മില്ല പ . ഇപ്പറഞ്ഞത് വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതായിരിക്കുന്നു. (സ്ഥിരപ്പെട്ടനിയമമാണ്) .
33:6–8ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا
وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
لِّيَسۡـَٔلَ ٱلصَّـٰدِقِينَ عَن صِدۡقِهِمۡۚ وَأَعَدَّ لِلۡكَٰفِرِينَ عَذَابًا أَلِيمٗا
(6) പ്രവാചകൻ ഏറ്റം ബന്ധപ്പെട്ടവനാണ് സത്യവിശ്വാസിക ളുമായി അവരുടെ ദേഹങ്ങളെ(ആത്മാക്കളെ)ക്കാൾ അദ്ദേഹത്തിന്റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളാണ്, ഉമ്മമാരാണ് രക്തബ ന്ധമുള്ളവർ അവരിൽ ചിലർ ഏറ്റം ബന്ധപ്പെട്ടവരാണ് ചിലരുമായി, ചിലരോട് അല്ലാഹുവിന്റെ ഗ്രമ്ലത്തിൽ സത്യവിശ്വാസികളിൽ നിന്നുള്ള മുഹാജിറുകളിൽനിന്നും നിങ്ങൾ ചെയ്യുന്നതായാല ല്ലാതെ നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്ക് വല്ല സൽക്കാര്യവും, സമുചിതമായതിനെ, സദാചാരമായത് അതായിരിക്കുന്നു, ആകുന്നു വേദഗ്രമ്ലത്തിൽ രേഖപ്പെടുത്തപ്പെട്ടത് വളരെ പ്രധാനങ്ങളായ നാലഞ്ചുകാര്യങ്ങൾ അല്ലാഹു ഈ ആയത്ത്മുഖേന വിവരി ക്കുന്നു:- 1) സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി ˜ അവരോട് തങ്ങളെക്കാളുംമറ്റാരെക്കാളും -കൂടുതൽ ബന്ധപ്പെട്ട ആളാകുന്നു. ( ) വളരെ കനത്ത ഒരു യാഥാർത്ഥ്യമാണ് അല്ലാഹു ഇത് മുഖേന ചൂണ്ടിക്കാട്ടുന്നത്. ഏതെല്ലാം വിഷയത്തിലാണ് ഈ ബന്ധം ഉൾക്കൊള്ളുന്നതെന്നൊരു പരിധി നിശ്ചയിച്ചിട്ടില്ല; അതിനാവശ്യവുമില്ല. ഐഹികവും, പാരത്രികവും, മതപരവു മായ എല്ലാ തുറകളിലും അവിടുന്ന് സത്യവിശ്വാസികളുടെ മാതൃകയും, വഴികാട്ടിയും, ഗുണകാംക്ഷിയുമാണ്. ഓരോരുത്തനും തന്റെ ദേഹത്തെക്കാൾ തിരുമേനിയെ മാനിക്ക ണം, സ്നേഹിക്കണം, അവിടുത്തെ ആവശ്യത്തിനും തീരുമാനത്തിനും പ്രാധാന്യം നൽക ദേഹത്തിനും, മാനത്തിനും മുൻഗണന നൽകണം, അവിടുത്തെ കൽപ നകൾക്കോ നടപടി ക്രമങ്ങൾക്കോ യോജിക്കാത്തതൊന്നും സ്വീകരിച്ചുകൂടാ, ഇതെല്ലാം അതിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്നു. സ്വഹാബികളുടെ ചര്യകൾ ഇതിന് സാക്ഷ്യം വഹിക്കു ന്നു. മനുഷ്യന്റെ ഐഹികവും, പാരത്രികവുമായ നന്മതിന്മകളെ ഒന്നൊഴിയാതെ വിവരിച്ചുതരുന്നതും, വാൽസല്യത്തോടും കൃപയോ ടുംകൂടി ശാശ്വതമോക്ഷത്തിലേക്ക് മാർഗദർശനം നൽകുന്നതും, കാലാകാല ശിക്ഷയിൽ നിന്ന് വിമുക്തരാകുന്നതിനുള്ള താക്കീതുകൾ കാലേക്കൂട്ടി നൽകുന്നതും അല്ലാഹു വിന്റെ റസൂലായ തിരുമേനിയല്ലാതെ മറ്റാരാണ്?! സത്യവിശ്വാസികൾക്ക് നബി തിരു മേനി ˜ യോടുള്ള കടപ്പാടെന്താണെന്നും, തിരുമേനി സത്യവിശ്വാസികളുമായി എത്ര മാത്രം ബന്ധപ്പെട്ട ആളാണെന്നും മനിലാക്കുന്നതിന് ധാരാളം തെളി വുകൾ കാണാം. വിശേഷിച്ചും ഇൗ സൂറത്തിലെ പല വചനങ്ങളും പ്രത്യേകം ശ്രദ്ധേയ മാകുന്നു. ധാരാളം ഹദീഥുകളും ഇൗ വിഷയകമായി ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണ ത്തിന് മാത്രം ചിലത് ഇവിടെ സ്മരിക്കുക: നബി ˜ പറയുന്നു: "എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം! നിങ്ങളിൽ ഒരാൾക്ക് അവന്റെ ദേഹത്തെക്കാളും അവന്റെ ധനത്തെക്കാളും, സന്താനങ്ങളെക്കാളും, എല്ലാ മനുഷ്യരെക്കാളും കൂടുതൽ ഇഷ്ടപ്പെട്ടവൻ ഞാനായി ത്തീരുന്നത്വരെ അവൻ സത്യവിശ്വാസിയാകുകയില്ല.' ഉമർ (റ) ഒരിക്കൽ തിരുമേനി യോട് പറഞ്ഞു: "എന്റെ ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്ക് ഇഷ്ടപ്പെട്ട ആൾ അങ്ങുന്നാകുന്നു.' തിരുമേനി പറഞ്ഞു: തന്നെക്കാളും ഇഷ്ടപ്പെ ട്ടവൻ ഞാനായിരിക്കാതെ ഒക്കുകയില്ല.' അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം മനി ലായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അല്ലാഹു തന്നെയാണ! നിശ്ചയ മായും അങ്ങുന്ന് എല്ലാവരെക്കാളും അധികം എനിക്ക് സ്വന്തം ദേഹത്തെക്കാൾപോലും!' തിരുമേനി പറഞ്ഞു: (ഇപ്പോൾ നബി ˜ ഒരിക്കൽ ഇപ്രകാരം പ്രസ്താവിച്ചതായി അബൂഹുറയ്റഃ (റ) നിവേദനം ചെയ്യുന്നു: "ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും ഞാനവ നോട് മനുഷ്യരിൽവെച്ച് ഏറ്റവും ബന്ധപ്പെട്ടവനല്ലാതില്ല. വേണമെങ്കിൽ (ഇതിന് തെളി വായി) (നബി സത്യവിശ്വാസികളോട് അവരുടെ സ്വന്തം ദേഹ ങ്ങളെക്കാൾ ബന്ധപ്പെട്ടവനാകുന്നു) എന്ന ആയത്ത് ഓതിക്കൊള്ളുക. ആകയാൽ, ഏതെ ങ്കിലും ഒരു സത്യവിശ്വാസി വല്ല ധനവും വിട്ട് (മരിച്ചു) പോകുന്നപക്ഷം, അവന്റെ അവ കാശികൾ ആരായാലും ശരി അതവർ അനന്തരമെടുത്തുകൊള്ളട്ടെ. ആരെങ്കിലും കടമോ അഗതികളെ (സന്താനങ്ങൾ മുതലായ പ്രാരാബ്ധങ്ങളെ)യോ വിട്ടുപോകുന്നപക്ഷം എന്റെ അടുക്കൽ വരട്ടെ. ഞാനവന്റെ മൗലാ (ബന്ധു)യാകുന്നു.' മറ്റൊരു നിവേദന ത്തിലെ വാചകം: "സത്യവിശ്വാസികളിൽ ആരെങ്കിലും മരിക്കുകയും കടം ബാക്കി വെക്കു കയും ചെയ്യുന്നതായാൽ, അത് വീട്ടുന്നത് എന്റെ ബാധ്യതയാണ്. ധനം വിട്ടുപോയാൽ അതവന്റെ അവകാശികൾക്കുമാകുന്നു' എന്നാണ്. ഇസ്ലാമിന് വിജയങ്ങൾ കൈവരി കയും, "ഗനീമത്ത്' സ്വത്തുക്കൾ ലഭിച്ചുകൊണ്ടിരിക്കയും ചെയ്ത അവസരത്തിലാണ് തിരുമേനി ഇൗ പ്രഖ്യാപനം ചെയ്തത്. (ഇൗ ഹദീഥുകളെല്ലാം തന്നെ ബുഖാരിയിലും മറ്റും കാണാം.) 2) നബി തിരുമേനി ˜ യുടെ പത്നിമാർ സത്യവിശ്വാസികളുടെ മാതാക്കളാകുന്നു. ( ) അഥവാ, മാതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കു കയും ചെയ്യണം. തിരുമേനിക്ക് ശേഷം അവരെ ആർക്കും വിവാഹം ചെയ്യാനും പാടു പർദ്ദ ആചരിക്കുന്നതിൽ അവർ മറ്റുള്ള സ്ത്രീകളെപ്പോലെത്തന്നെ. 53-ാം വചനം നോക്കുക. നബി ˜ യുടെ ഭാര്യമാരെ സംബന്ധിച്ച പല വിഷയങ്ങളും ഇൗ സൂറത്തിൽ താഴെ കാണാവുന്നതാണ്. 3) രക്തച്ചാർച്ചയുള്ള കുടുംബങ്ങൾ തമ്മിലാണ് കൂടുതൽ ബന്ധമുള്ളത്. മദീനഃ ഹിജ്റയെത്തുടർന്ന് മക്കഃയിൽ നിന്ന് ഹിജ്റഃ വന്ന സ്വഹാബികളും, മദീനയിലെ "അൻസ്വാരി' കളാകുന്ന സ്വഹാബികളും തമ്മിൽ ഒരു പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവല്ലോ. ഹിജ്റഃയുടെയും, മതസാഹോദര്യത്തിന്റെയും അടിസ്ഥാ നത്തിലായിരുന്നു അത്. ഇസ്ലാമിലെ അനന്തരാവകാശനിയമം അന്ന് നടപ്പാക്കപ്പെട്ടി ട്ടുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം അനുസരിച്ച് മുഹാജിറുകൾക്ക് അൻസ്വാരികളുടെ സ്വത്തിൽ അനന്തരാവകാശംപോലും നൽകപ്പെട്ടിരുന്നു. (രക്തബന്ധമുള്ളവർ പരസ്പരം കൂടുതൽ ബന്ധപ്പെട്ടവരാണ്) എന്ന വാക്യം ഇത്തര ത്തിലുള്ള അനന്തരാവകാശ സമ്പ്രദായത്തെ നിറുത്തലാക്കുകയും സ്വത്തവകാശത്തി നുള്ള അർഹത കുടുംബബന്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു (അ ല്ലാഹുവിന്റെ നിയമപ്രകാരം) എന്ന വാക്ക് ഇൗ നിയമത്തിന് സ്ഥിരത നൽകുകയും ചെയ്യുന്നു. ( സത്യവിശ്വാസികളിൽ നിന്നും മുഹാ ജിറുകളിൽ മതവിഷയത്തിൽ സ്വരാജ്യം ത്യജിച്ച് അഭയാർത്ഥികളായി വന്നവരിൽ നിന്നും-) എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. ഹിജ്റഃയുടെയോ മതത്തിന്റെയോ പേരിലുള്ള മൈത്രീബന്ധം നിമിത്തം ഇനിമേലിൽ സ്വത്തവകാശമില്ലെന്ന സൂചന ഇതിൽ കാണാം. ഒരു മുസ്ലിമിന്റെ സ്വത്തവകാശം ലഭിക്കുന്നതിന് അയാളുമായുള്ള കുടുംബ ബന്ധത്തിന് പുറമെ മതവിശ്വാസത്തിലും യോജിക്കേണ്ടതുണ്ടെന്നും ഇൗ വാക്കിൽ നിന്ന് ധ്വനിക്കുന്നു. ഇത് ഒരു ഹദീഥിൽ നബി ˜ ഇങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്: (മുസ്ലിം മുസ്ലിമിനെയും അനന്തരമെടുക്കുകില്ല.- (ബു; മു.) 4) രക്തബന്ധമില്ലാത്ത ബന്ധുക്കൾക്ക് -അവർ സത്യവിശ്വാസികളോ, മുഹാജിറുക ളോ, മറ്റുതരത്തിൽ മൈത്രിയുള്ളവരോ എന്ന നിലക്ക്വസ്വിയ്യത്തായോ മറ്റ് വിധത്തിലോ വല്ല ഉപകാരവും ചെയ്യുന്നതിന് ഇൗ നിയമം ഒരിക്കലും തട മാകുന്നില്ല ( ) അനന്തരാവകാശികളെന്ന നിലക്ക് നിയമപരമായ അവകാ ശമൊന്നും അവർക്കില്ലന്ന് മാത്രം. നിയമപരമായി സ്വത്തവകാശത്തിന് അർഹരായ കുടും ബാംഗങ്ങൾക്ക് വസ്വിയ്യത്തിന്റെ ആവശ്യം സാധാരണമായി നേരിടുന്നില്ല. അതുകൊണ്ട് ഹദീഥിൽ അത് വിരോധിക്കപ്പെട്ടിട്ടുമുണ്ട്. എനി വല്ല പ്രത്യേക പരിതഃസ്ഥിതിയിലും അവകാശികളിൽ ചിലർക്ക് പ്രത്യേകം വസ്വിയ്യത്ത് ചെയ്യേണ്ടതുണ്ടെങ്കിൽ അത് മറ്റുള്ള അവകാശികളുടെ അനുമതിയോടുകൂടി ചെയ്യാവുന്നതുമാണ്. 5) ഇത് വേദഗ്രമ്ലത്തിൽ രേഖപ്പെടുത്തപ്പെട്ട നിയമമാകുന്നു. ( ) അപ്പോൾ വേദഗ്രമ്ലത്തിൽ വിശ്വസിക്കുന്ന ഏവർക്കും ഇൗ നിയമത്തിൽ ഒരു ഭേദഗ തിയും ഒരിക്കലും വരുത്തുവാൻ നിവൃത്തിയില്ല; ഖണ്ഡിതമായ നിയമമാണത്. "മരുമ ക്കത്തായ'ക്കാരും, സാക്ഷാൽ സ്വത്തിനവകാശികളായ ആളുകൾക്കും മുഴുവനായോ ഭാഗികമായോ -സ്വത്ത് ലഭിക്കാതിരിക്കാൻ കൃത്രിമ രേഖകളോ കൈമാറ്റമോ നട ത്തു ന്നവരും അല്ലാഹുവിന്റെ ഇൗ നിയമത്തെ പ്രത്യക്ഷത്തിൽ ലംഘിക്കുകയാണ് ചെയ്യുന്ന ത്. ഇത്രയും ഊന്നിപ്പറഞ്ഞ ഇൗ നിയമം പുറംതള്ളുന്നവർ അവന്റെ കടുത്ത ശിക്ഷക്ക് തികച്ചും അർഹരായിരിക്കുകതന്നെ ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ. ആമീൻ. (7) (നബിയേ) പ്രവാചകൻമാ രിൽനിന്ന്നിന്നിൽനിന്നും, നൂഹ്, ഇബ്റാഹീം, മൂസാ, മർയമിന്റെ മകൻ ഈസാ എന്നിവരിൽനിന്നും തന്നെനാം തങ്ങളുടെ ഉറപ്പ് വാങ്ങിയ സന്ദർഭം (ഓർക്കുക)! അവരിൽനിന്ന് നാം ഗൗരവപ്പെട്ട ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു. (8) സത്യവാൻമാരോട് അവരുടെ സത്യതയെക്കുറിച്ച് അവന് (അല്ലാഹു വിന്) ചോദ്യം ചെയ്യാൻ വേണ്ടിയാ കുന്നു (അത്). അവിശ്വാസികൾക്ക് അവൻ വേദനയേറിയ ശിക്ഷ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. (7) നാം വാങ്ങിയ (എടുത്ത) സന്ദർഭം നബിമാരിൽനിന്ന് അവരുടെ ഉറപ്പ്, ഉടമ്പടി നിന്നിൽനിന്നും നൂഹിൽനിന്നും ഇബ്റാഹീമിൽനിന്നും മൂസായിൽനിന്നും ഈസായിൽനിന്നും മർയമിന്റെ മകനായ നാം വാങ്ങുകയും ചെയ്തു അവരിൽ നിന്ന് ഉറപ്പ് ഗൗരവപ്പെട്ട, ശക്തമായ (8) അവൻ ചോദിക്കുവാൻ (ചോദ്യം ചെയ്യാൻ) സത്യവാൻമാരോട് അവരുടെ സത്യത്തെ (സത്യതയെ)പ്പറ്റി അവൻ ഒരുക്കുകയും ചെയ്തിരിക്കുന്നു അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷ നബിമാരിൽനിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെകരാറിനെ ഇവിടെ വിശദീക രിച്ചിട്ടില്ലെങ്കിലും, സൂ: മറ്റും "പ്രസ്താവിച്ചിട്ടുള്ളതിൽനിന്ന് നമുക്കത് ഏതാണ്ട് മനിലാക്കുവാൻ കഴിയും. അല്ലാഹു പറയുന്നു: - (സാരം: നിങ്ങൾക്ക് വല്ല വേദഗ്രമ്ല മോ, വിജ്ഞാനമോ ഞാൻ നൽകുകയും, പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യ മായി സ്ഥാപിക്കുന്ന ഏതെങ്കിലും റസൂൽ നിങ്ങൾക്ക് വരുകയും ചെയ്യുന്ന പക്ഷം, നിങ്ങൾ നിശ്ചയമായും അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കു കയും ചെയ്യണമെന്ന് അല്ലാഹു നബിമാരോട് കരാറു വാങ്ങിയ സന്ദർഭം. അവൻ പ റ ഞ്ഞു ന്ധ നിങ്ങൾ സമ്മതിക്കുകയും അതിന്റെ മേൽ എന്നോടുള്ള ഉത്തരവാദിത്ത ഭാരം (ഗ്രമ്ലകർത്താവിന്റെ ഈ പരാമർശത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെ ടുത്ത് സൂറ: ആലു ഇംറാനിലെ 81-ാം സൂക്തത്തിലും ഇവിടെയും പറഞ്ഞ കരാറു കൾ ഒന്നുതന്നെയാണെന്നും. ഇത് തന്നെയാണ് ബഹു: അമാനി മൗലവിയുടെ അഭി പ്രായമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ഖാദിയാനികൾ സാധാരണ ശ്രമം നടത്താറുണ്ട്. ഖാദിയാനി പ്രവാചകത്വം സ്ഥാപിക്കുവാൻ ഇക്കൂട്ടർ ചെയ്തു വരാറുള്ള ദുർവ്യാഖ്യാനങ്ങളിൽ ഒന്നുമാത്രമാണിത്. സൂറഃ 81-ാം സൂക്തത്തിന്റെ അർത്ഥവും അതിന് അമാനി മൗലവി നൽകിയ വിവരണവും പരി ശോധിക്കുക.
33:9–10يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ نِعۡمَةَ ٱللَّهِ عَلَيۡكُمۡ إِذۡ جَآءَتۡكُمۡ جُنُودٞ فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا وَجُنُودٗا لَّمۡ تَرَوۡهَاۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا
إِذۡ جَآءُوكُم مِّن فَوۡقِكُمۡ وَمِنۡ أَسۡفَلَ مِنكُمۡ وَإِذۡ زَاغَتِ ٱلۡأَبۡصَٰرُ وَبَلَغَتِ ٱلۡقُلُوبُ ٱلۡحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
(9) ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെമേൽ അല്ലാഹു അനു ഗ്രഹം ചെയ്തതിനെ ഓർക്കുവിൻ; അതായത്; നിങ്ങളുടെ അടുക്കൽ കുറെ സൈന്യങ്ങൾ വരുകയും, എന്നിട്ട് നാം അവരിൽ ഒരു (ശക്തിമ ത്തായ) കാറ്റിനെയും, നിങ്ങൾ കണ്ടി ട്ടില്ലാത്ത കുറെ സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദർഭം. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതി നെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനാ യിരുന്നു. അല്ലാഹു നബിമാർക്ക് "രിസാലത്താ'കുന്ന ദിവ്യദൗത്യം നൽകുന്നതുതന്നെ കരാ റാണ് എന്ന് പറയാം, അത് ശരിക്കും നിറവേറ്റാൻ അവർ ബാധ്യസ്ഥരാണല്ലോ. അത വർ നിർവ്വഹിക്കുമെന്ന് ഏറ്റുപറയുമ്പോൾ ആ ബാധ്യത കൂടുതൽ ഗൗരവപ്പെടുകയും ചെയ്യുന്നു. "പ്രവാചകന്മാരിൽനിന്ന് കരാർ വാങ്ങി' എന്ന് ആദ്യം പൊതുവിൽ പറഞ്ഞശേഷം അഞ്ച് പ്രവാചകൻമാരുടെ പേർ പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്ക യാണ്. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവർക്കുള്ള പ്രത്യേക പദവിയാണത് കുറിക്കുന്നത്. അതുകൊണ്ട്തന്നെയാണ് ഇൗ അഞ്ച് പ്രവാചകവര്യൻമാർക്ക് (ദൃഢചിത്തതയുള്ളവർ) എന്ന കീർത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ് (അ) , ഇബ്റാഹീം (അ), മൂസാ (അ), ഇൗസാ (അ) എന്നീ നബിമാരുടെ പേരുകൾ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാൽ, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദ് തിരുമേനി ˜ യുടെ പേര് പറഞ്ഞിട്ടില്ല. "നിന്നിൽനിന്നും' ( ) എന്ന വാക്കിലൂടെ റഞ്ഞിരിക്കുകയാണ്. പ്രവാചകന്മാരിൽ വെച്ച് നബി തിരുമേനി ˜ ക്കുള്ള ഏറ്റവും ഉൾകൃഷ്ട പദവിയെ ഇത് സൂചിപ്പിക്കുന്നു. പ്രവാചകൻമാർ തങ്ങളുടെ കൃത്യം നിറവേ റ്റുന്നതിലും, സമുദായങ്ങൾ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിലും സത്യത പാലിച്ചി ട്ടുണ്ടോ എന്ന് അല്ലാഹു പരിശോധിക്കുകയും, അതിനെപ്പറ്റി ക്വിയാമത്ത്നാളിൽ ചോദ്യം ചെ യ്യുകയും ചെയ്യുന്നതിനെക്കുറിച്ചും, പ്രവാചകൻമാരുടെ ദൗത്യത്തിൽ വിശ്വസിക്കാ ത്തവർക്കുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും ഉള്ള താക്കീതാണ് 8-ാം വചനത്തിലുള്ളത്. ( (യാതൊരു കൂട്ടരിലേക്ക് റസൂൽ അയക്ക പ്പെട്ടിരിക്കുന്നുവോ അവരോട് നിശ്ചയമായും നാം ചോദ്യം ചെയ്യും. റസൂലായി അയ ക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദ്യം ചെയ്യും. (സൂ: 6.) ഏറ്റെടുക്കുകയും ചെയ്തുവോ?! അവൻ പറഞ്ഞു : ഞങ്ങൾ സമ്മതിച്ചിരിക്കുന്നു 81) ഏഴാം വചനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ച് പ്രവാ ചകൻമാരോട് കൽപിച്ച വസ്വിയ്യത്തായിക്കൊണ്ട് സൂറഃ ശൂറാ 13 ൽ ഇങ്ങിനെ പറയു ന്നു. (നിങ്ങൾ മതത്തെ നിലനിറുത്തുവിൻ, അതിൽ ഭിന്നിക്കരുത്). (9) വിശ്വസിച്ചിട്ടുള്ളവരെ നിങ്ങൾ ഓർക്കുവിൻ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെമേൽ നിങ്ങളുടെ അടു ക്കൽ വന്നപ്പോൾ ചില സൈന്യങ്ങൾ, കുറെ പട്ടാളങ്ങൾ എന്നിട്ട് നാം അയച്ചു അവരിൽ, അവരുടെമേൽ ഒരു കാറ്റ് ചില സൈന്യങ്ങ ളെയും നിങ്ങൾ കാണാത്ത അല്ലാഹു ആകുന്നു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കാണുന്നവൻ, കണ്ടറിയുന്നവൻ ഖൻദക്വ് ( ) യുദ്ധത്തിൽ സത്യവിശ്വാസികൾക്ക് അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വചനം. മദീനഃയിലെ യഹൂ ദരും, ക്വുറൈശികളടക്കമുള്ള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചു കൊണ്ട് തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്ലിംകൾ നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്. മുസ്ലിംകളാകട്ടെ, മൂവ്വാ യിരം മാത്രമായിരുന്നു. ഉഹ്ദ് യുദ്ധം കഴിഞ്ഞ പിറ്റേകൊല്ലം -ഹിജ്റഃ ഈ യുദ്ധത്തിൽ നടന്ന പല സംഭവങ്ങളെക്കുറിച്ചും ഈ സൂറത്തിൽ പ്രതിപാ ദിക്കുന്നുണ്ട്. ശത്രുസേന പല കക്ഷികൾ ചേർന്നതാകകൊണ്ട് ഈ യുദ്ധത്തിന് "അഹ്സ്വാബ്' യുദ്ധം ( അഥവാ പല സൈന്യസംഘങ്ങളും പങ്കെടുത്ത ശത്രുക്കൾ മദീനയിൽ പ്രവേശിക്കുവാൻ സാധ്യതയുള്ള പ്രദേശങ്ങ ളിൽകൂടി മുസ്ലിംകൾ വമ്പിച്ച ഒരു "ഖൻദക്വ്്' (കിടങ്ങ്) കുഴിച്ചിരുന്നതുകൊണ്ട് "ഖൻദക്വ്' യുദ്ധമെന്നും ഇതിന് പേർ പറയപ്പെടുന്നു. ഈ ഖൻദക്വ് കുഴിക്കുന്നതിൽ മുസ്ലിംകൾ ചെയ്ത ത്യാഗങ്ങളും, നബി തിരുമേനി ˜ വിശപ്പ്നിമിത്തം വയറ്റത്ത് കല്ല്വെച്ചു കെട്ടി ക്കൊണ്ടും മറ്റും അതിൽ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്. യുദ്ധത്തിൽ കിടങ്ങ് നിർമി ക്കുന്ന ഏർപ്പാട് അറബികൾക്ക് അപരിചിതമായിരുന്നു. പേർഷ്യക്കാരനായിരുന്ന സൽമാൻ ( ർസ്ലഞ്ഞപ്പക്കട ) എന്ന സ്വഹാബിയുടെ നിർദ്ദേശപ്രകാരമാണ് തിരുമേനി കിടങ്ങ് നിർമിക്കാൻ തീരുമാനിച്ചത്. ശത്രുക്കൾ കിടങ്ങിന്റെ മറുവശത്തായി മദീനഃയെ കുറെ ദിവസത്തോളം ഉപരോധം ചെയ്തുകൊണ്ടിരുന്നു. മുസ്ലിംകളാകട്ടെതാഴെ ആയത്തുകളിൽ കാണാവുന്നതു പോലെ -പലതരത്തിലുള്ള കഷ്ടതകളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കു കയാണ്. അങ്ങനെയിരിക്കെ, അതിശൈത്യവും, കൂരിരുട്ടും നിറഞ്ഞ ഒരു രാത്രിയിൽ അല്ലാഹു ഒരു കൊടുങ്കാറ്റ് നിയോഗിച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണ് നിറ ഞ്ഞു. തമ്പുകൾ പറന്നുപോയി. തീ കെട്ടുകളഞ്ഞു. വെപ്പുപാത്രങ്ങൾ മറിഞ്ഞുവീണു. കുതിരകൾ അലറിപ്പാഞ്ഞു. ചരൽമഴ വർഷിച്ചു. കൂട്ടനിലവിളിയായി. ചുരുക്കിപ്പറഞ്ഞാൽ ശത്രുക്കൾ ഭയവിഹ്വലരായി. അവരുടെ സംഘം ഛിന്നഭിന്നമായി സ്ഥലം വിട്ടു. മുസ്ലിംകൾക്ക് രക്ഷ ലഭിക്കുകയും ചെയ്തു. ൽപ്പറ "നിങ്ങൾ കാണാത്ത സൈന്യങ്ങളും' ( സ്ലഴവഞ്ചഖ ജ്ഞ ) എന്ന് പറഞ്ഞത് മലക്കുകളെ ക്കുറിച്ചാകുന്നു. ഈ കാറ്റിലും , അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിലും മല ക്കുകൾക്കും, അവരുടെ അദൃശ്യമായ പ്രവർത്തനങ്ങൾക്കും പങ്കുണ്ടായിരുന്നുവെന്ന് സാരം. "നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായി രുന്നു' ( ർൾപ്പഞ്ഞഞ്ചഖ സ്ലസ്റ്റ ർസ്ലരവ ) എന്ന വാക്യം സത്യവിശ്വാസികൾക്ക് വമ്പിച്ച ഒരു സന്തോ ഷവാർത്തകൂടി ഉൾക്കൊള്ളുന്നതാണ്. അവർ അനുഭവിച്ച വിഷമങ്ങളും, അവർ വരിച്ച ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. അതിന് അവൻ തക്ക പ്രതിഫലം നൽകുകതന്നെ ചെയ്യും എന്ന് സാരം. യുദ്ധത്തിന്റെ സംക്ഷിപ്ത രൂപം ആദ്യം പ്രസ്താ വിച്ചശേഷം അതിലെ ചില വശങ്ങളെ താഴെ ആയത്തുകളിൽ പ്രത്യേകം എടുത്ത് വിവ രിക്കുന്നു:- 10 പ അതായത്, അവർ ധ ആ സൈന്യങ്ങൾ പ നിങ്ങളുടെ മുക ളിൽകൂടിയും, താഴ്ഭാഗത്ത്കൂടിയും നിങ്ങളുടെ അടുക്കൽ വന്നപ്പോൾ! കണ്ണുകൾ നില തെറ്റിപ്പോകുകയും, ഹൃദയങ്ങൾ തൊണ്ടകളിൽ ധ കണ്ഠ നാളങ്ങളിൽ പ എത്തുകയും ചെയ്ത പ്പോൾ!! നിങ്ങൾ അല്ലാഹുവിനെക്കു റിച്ച് പല (തെറ്റ്) ധാരണകൾ ധരിച്ചു കൊണ്ടിരിക്കയും (ചെയ്തപ്പോൾ)!!
33:11–12هُنَالِكَ ٱبۡتُلِيَ ٱلۡمُؤۡمِنُونَ وَزُلۡزِلُواْ زِلۡزَالٗا شَدِيدٗا
وَإِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورٗا
(11) അവിടെവെച്ച് സത്യവിശ്വാ സികൾ പരീക്ഷണം ചെയ്യപ്പെടുക യും, അവർ കഠിനമായ വിറ വിറപ്പി ക്കപ്പെടുകയും ചെയ്തു. (10) അവർ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ നിങ്ങളുടെ മുകളിൽ കൂടി താഴത്ത്കൂടിയും നിങ്ങളുടെ, നിങ്ങളിൽനിന്ന് നില തെറ്റിയപ്പോഴും കണ്ണുകൾ, ദൃഷ്ടികൾ എത്തുകയും (ചെയ്ത പ്പോൾ) ഹൃദയങ്ങൾ തൊണ്ടകളിൽ, കണ്ഠനാളങ്ങളിൽ നിങ്ങൾ ധരിക്കുകയും, വിചാരിക്കുകയും (ചെയ്തപ്പോൾ) അല്ലാഹുവിനെപ്പറ്റി ധാര ണകളെ, ഊഹങ്ങളെ (11) അവിടെവെച്ച് പരീക്ഷിക്കപ്പെട്ടു സത്യവിശ്വാസികൾ അവർ വിറപ്പിക്കപ്പെടുക (കിടുകിടുക്കപ്പെടുക)യും ചെയ്തു ഒരു വിറ, കിടുകിടുക്കൽ കഠിനമായ മദീനഃയുടെ കിഴക്ക് ഭാഗത്തെ കുന്നിൻപ്രദേശങ്ങളിൽ കൂടിയും, പടിഞ്ഞാറു ഭാഗ ത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽകൂടിയും വന്നു ശത്രുക്കൾ മദീനഃയെ ഉപരോധം ചെയ്തു. സർവ്വ സജ്ജീകരണങ്ങളോടുകൂടി വമ്പിച്ച ഒരു ശത്രുസൈന്യം രാജ്യത്തെ വലയം ചെയ്തിരിക്കുക, സാമ്പത്തികവിഷമവും ഭക്ഷണദൗർലഭ്യവും നിമിത്തം ജനങ്ങൾ കഷ്ട പ്പെട്ടുകൊണ്ടിരിക്കുക; പുറത്തേക്കുള്ള ഗതാഗതം തട പ്പെട്ടിരിക്കുക; ആക്രമിച്ചു കട ക്കുവാൻ ശത്രുസൈന്യം തക്കം പാർത്തും സംഘട്ടനങ്ങൾ നടത്തിയും കൊണ്ടിരിക്കു ക; ഇതിനെല്ലാം പുറമെ കപടവിശ്വാസികളും ദുർ∫ലഹൃദയൻമാരുമായ ആളുകൾ ഭീതിയും ഭയാശങ്കകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കയും ചെയ്യുക; ഇങ്ങനെയുള്ള ഒരു ചുറ്റുപാടിൽ മുസ്ലിംകളുടെ പൊതുനില എന്തായിരിക്കുമെന്ന് ഏറെക്കുറെ ഊഹിക്കാ മല്ലോ. ഇതിന്റെ ഒരു ചിത്രീകരണമാണ് ഈ വചനങ്ങളിൽ കാണുന്നത്. ചുരുക്കത്തിൽ, അവർ വിറവിറച്ചു. ഇങ്ങനെയുള്ള പരീക്ഷണങ്ങളിലാ ണല്ലോ യഥാർത്ഥ വിശ്വാസവും നാമമാത്ര വിശ്വാസവും തമ്മിൽ തിരിച്ചറിയുവാൻ കഴി യുക. കപടവിശ്വാസികളുടെയും, ദുർ∫ല വിശ്വാസികളുടെയും നിലപാട് ഈ അവസ രത്തിൽ എന്തായിരുന്നുവെന്നും, അവർ നിമിത്തം ജനങ്ങളിൽ ഉളവായ കോളിളക്കം എത്രമാത്രമായിരുന്നുവെന്നും താഴെ വചനങ്ങളിൽനിന്ന് മനിലാക്കാം. 12 പ കപടവിശ്വാസികളും, ഹൃദ യങ്ങളിൽ രോഗമുള്ളവരും പറഞ്ഞി രുന്ന സന്ദർഭവും (ഓർക്കുക): "അല്ലാ ഹുവും, അവന്റെ റസൂലും നമ്മോട് വഞ്ചനയല്ലാതെ (ഒന്നുംതന്നെ) വാഗ്ദാനം ചെയ്തിട്ടില്ല.'
33:13وَإِذۡ قَالَت طَّآئِفَةٞ مِّنۡهُمۡ يَـٰٓأَهۡلَ يَثۡرِبَ لَا مُقَامَ لَكُمۡ فَٱرۡجِعُواْۚ وَيَسۡتَـٔۡذِنُ فَرِيقٞ مِّنۡهُمُ ٱلنَّبِيَّ يَقُولُونَ إِنَّ بُيُوتَنَا عَوۡرَةٞ وَمَا هِيَ بِعَوۡرَةٍۖ إِن يُرِيدُونَ إِلَّا فِرَارٗا
(13) അവരിൽ നിന്നും ഒരു വിഭാഗം (ആളുകൾ) പറഞ്ഞ സന്ദർഭം (ഓർക്കുക): "യഥ്രിബു കാരേ! നിങ്ങൾക്ക് (എനി) യാതൊരു നിലനിൽപുമില്ല: ആകയാൽ നിങ്ങൾ മടങ്ങിക്കൊള്ളുവിൻ!' അവരിൽനിന്നും ഒരു സംഘം (ആ ളുകൾ അണിവിട്ടുപോകാൻ) നബി യോട് അനുവാദം തേടുകയും ചെയ്യുന്നു! അവർ പറയുന്നു: "നിശ്ച യമായും ഞങ്ങളുടെ വീടുകൾ (ഭദ്രതയില്ലാത്ത) നന്മങ്ങളാണ്' എന്ന്! അവയാകട്ടെ, നന്മമൊന്നുമല്ല; ഓടിപ്പോകുക എന്നല്ലാതെ, (മറ്റൊ ന്നും) അവർ ഉദ്ദേശിച്ചിരുന്നില്ല. (12) പറഞ്ഞിരുന്ന സന്ദർഭം കപടവിശ്വാസികൾ യാതൊ രുകൂട്ടരും അവരുടെ ഹൃദയങ്ങളിലുണ്ട് (ഒരുതരം) രോഗം നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ല അല്ലാഹുവും അവന്റെ റസൂലും വഞ്ചന (ചതി) അല്ലാതെ (13) പറഞ്ഞ സന്ദർഭവും അവരിൽ നിന്നൊരു വിഭാഗം ഹേ, യഥ്രിബുകാരേ നിലനിൽപില്ല നിങ്ങൾക്ക് അതിനാൽ നിങ്ങൾ മടങ്ങിക്കൊള്ളുവിൻ അനുവാദം തേടു കയും ചെയ്യുന്നു അവരിൽനിന്നൊരു സംഘം, കക്ഷി നബിയോട് അവർ പറയുന്നു നിശ്ചയമായും ഞങ്ങളുടെ വീടുകൾ നന്മമാണ്, ഭദ്രത യില്ലാത്തതാണ് അവ അല്ലതാനും നന്മമായത് അവർ ഉദ്ദേശി ക്കുന്നില്ല ഓടിപ്പോകുന്നതിനെയല്ലാതെ സഹായിക്കും, ഒടുവിൽ അവർക്കാണ് വിജയം കൈവ രുക എന്നൊക്കെയുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളും, പേർഷ്യയും റോമായും മുസ്ലിംകൾ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി ˜ യുടെ വാഗ്ദാ നങ്ങളും നമ്മെ വഞ്ചിക്കുവാൻവേണ്ടി മാത്രമുള്ളതാണ്; അതിലൊന്നും യാഥാർത്ഥ്യമി ല്ല. എന്നൊക്കെ മുനാഫിക്വുകൾ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗർ∫ല്യമാകുന്ന രോഗം പിടിപെട്ടവർ അത് ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്റെ മുമ്പിൽ ഉറച്ചുനിൽക്കുവാനോ, അവരെ പരാജയപ്പെടുത്തി ഇൗ നാട്ടിൽതന്നെ വാസം തുടരുവാനോ ഇൗ രാജ്യക്കാർക്ക് എനി സാധ്യമല്ല; അതുകൊണ്ട് വേഗം യുദ്ധം പിൻവ ലിച്ച് അണികളിൽനിന്ന് പിൻവാങ്ങണം എന്നിങ്ങനെ അബ്ദുല്ലാഹിബ്നു ഉബയ്യ് പോലെ യുള്ള മുനാഫിക്വ് തലവൻമാർ മുസ്ലിംകളെ ഭീതിപ്പെടുത്തി. "ഞങ്ങളുടെ വീടുകൾ സുരക്ഷിതങ്ങളല്ല; അവ കെട്ടുറപ്പില്ലാത്തവയാണ്; ശത്രുക്കൾ നിഷ്പ്രയാസം വന്നു കൊള്ളയും കവർച്ചയും നടത്തിക്കളഞ്ഞേക്കും; അതുകൊണ്ട് ഞങ്ങൾക്ക് അണിവിട്ടു വീടുകളിലേക്ക് പോകാൻ സമ്മതം തരണം' എന്ന് നബി ˜ യോടപേക്ഷിച്ചുകൊണ്ട് വേറൊരു വിഭാഗം ആളുകൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു. ഇത്തരക്കാരുടെ യഥാർത്ഥ നിലപാടെന്തായിരുന്നുവെന്ന് അടുത്ത വചനത്തിൽ കാണാം. മദീനഃ യുടെ പഴയ പേരാണ് "യഥ്രിബ്' ( മദീനഃ യുടെ ഒരു ഭാഗത്തിന് മാത്ര മായിരുന്നു ആ പേരുണ്ടായിരുന്നതെന്നും ചിലർ പ്രസ്താവിച്ചുകാണുന്നു. "നിങ്ങൾ മട ങ്ങിക്കൊള്ളുവിൻ' ( ) എന്ന വാക്കിന്റെ താൽപര്യം നിന്ന് പിൻവാങ്ങിക്കൊള്ളണമെന്നും, ഇസ്ലാമിനെ വിട്ട് പഴയപടി ശിർക്കിലേക്കുതന്നെ മട ങ്ങിക്കൊള്ളണമെന്നും ആകാവുന്നതാണ്. 14 പ അതിന്റെ ഭാഗങ്ങളിൽകൂടി (ശത്രുക്കൾക്ക്) അവരുടെമേൽ പ്രവേശനമുണ്ടായിരിക്കുകയും, എന്നിട്ട് അവരോട് കുഴപ്പത്തിന് ആവ ശ്യപ്പെടുകയും ചെയ്തെന്ന് വരി കിൽ, നിശ്ചയമായും അവർ അത് ചെയ്തുകൊടുക്കുന്നതാണ്; അല്പ (മാത്ര)മല്ലാതെ അവർ അതിന് താമസം വരുത്തുകയുമില്ല.
33:14–18وَلَوۡ دُخِلَتۡ عَلَيۡهِم مِّنۡ أَقۡطَارِهَا ثُمَّ سُئِلُواْ ٱلۡفِتۡنَةَ لَأٓتَوۡهَا وَمَا تَلَبَّثُواْ بِهَآ إِلَّا يَسِيرٗا
وَلَقَدۡ كَانُواْ عَٰهَدُواْ ٱللَّهَ مِن قَبۡلُ لَا يُوَلُّونَ ٱلۡأَدۡبَٰرَۚ وَكَانَ عَهۡدُ ٱللَّهِ مَسۡـُٔولٗا
قُل لَّن يَنفَعَكُمُ ٱلۡفِرَارُ إِن فَرَرۡتُم مِّنَ ٱلۡمَوۡتِ أَوِ ٱلۡقَتۡلِ وَإِذٗا لَّا تُمَتَّعُونَ إِلَّا قَلِيلٗا
Passage continues through verse 33:18.
(14) തങ്ങൾ പിൻതിരിഞ്ഞുപോകുന്നതല്ല എന്ന് അല്ലാഹുവിനോട് അവർ മുമ്പ് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലാഹു വിനോടുള്ള ഉടമ്പടി ചോദ്യം ചെയ്യ പ്പെടുന്നതാകുന്നു. (15) നിശ്ചയമായും അവർ ഉണ്ടായിട്ടുണ്ട് അവർ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്) അല്ലാഹുവിനോട് മുമ്പ് അവർ തിരിക്കുകയി ല്ലെന്ന് പിൻഭാഗം ആകുന്നു അല്ലാഹുവിന്റെ (അല്ലാഹുവിനോടു ള്ള) ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നത് ഉഹ്ദ് യുദ്ധത്തിൽ ബനൂഹാരിഥഃ ( ) ഗോത്രക്കാർ യുദ്ധക്കളം വിട്ടോടിപ്പോ കുകയും, അനന്തരം ഖേദിച്ചു മടങ്ങി മേലിൽ അങ്ങനെ ചെയ്കയില്ലെന്ന് കരാർ ചെയ്കയും ചെയ്തിരുന്നു. ഇവരാണ് പ്രധാനമായും ഖൻദക്വ് യുദ്ധത്തിൽ മേൽ പ്രസ്താ വിച്ച പ്രകാരം വിട്ട് പിൻവാങ്ങുവാൻ അനുവാദം തേടിയിരുന്നത്. ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ചിലർ, അന്ന് മുസ്ലിംകൾക്ക് അപ്രതീക്ഷിതമായ വിജയം ലഭിച്ചുകണ്ടപ്പോൾ, മേലിൽ തങ്ങൾ എല്ലാ യുദ്ധത്തിലും ശരിക്ക് പങ്കെടുക്കു മെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ചാണ് ഈ വചനത്തിൽ പ്രസ്താ വിക്കുന്നത്. അല്ലാഹുവിനോടുള്ള കരാറും ഉടമ്പടിയും ശരിക്ക് പാലിക്കപ്പെടാത്തപക്ഷം, അത് ചോദ്യം ചെയ്യപ്പെടുകയും, അതിന് തക്ക നടപടി എടുക്കപ്പെടുകയും ചെയ്യുന്ന താണെന്ന താക്കീതാണ് അവസാനത്തെ വാക്യത്തിലുള്ളത്. 16 പ (നബിയേ) പറയുക: "മര ണത്തിൽനിന്നോ, കൊലയിൽ നി ന്നോ നിങ്ങൾ പേടിച്ചോടുന്നപക്ഷം, (ആ) ഓട്ടം നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നതേയല്ല. (പ്രയോജനപ്പെട്ടു) എങ്കിൽതന്നെ, അല്പ(മാത്ര)മല്ലാതെ നിങ്ങൾക്ക് (ജീവിത) സുഖം നൽക പ്പെടുകയുമില്ല.' ശത്രുവിഭാഗക്കാർ തങ്ങളുടെ വീടുകൾക്കിടയിൽകൂടി -അല്ലെങ്കിൽ മദീനഃയുടെ ഏതെ ങ്കിലും വശങ്ങളിൽ കൂടിനാട്ടിൽ പ്രവേശിക്കുകയും, എന്നിട്ട് അവരോട്: കൂറുമാറിയോ, മതപരിവർത്തനം ചെയ്തോ കുഴപ്പമുണ്ടാക്കുവാനാവശ്യപ്പെടുകയും ചെയ്താൽ, ഒട്ടും താമസിയാതെ അവർ അതിന് മുതിരുന്നതാണെന്ന് സാരം. ഇതായിരുന്നു അവരുടെ മനഃസ്ഥിതി. ഇതിൽനിന്നാണ് മേൽ കണ്ടതുപോലെയുള്ള പ്രസ്താവനകളും ആവശ്യ ങ്ങളും പുറത്തുവന്നത്. "വല്ല തിൻമയും അല്ലാഹു നിങ്ങളിൽ ഉദ്ദേശിക്കുക യോ, അല്ലെങ്കിൽ നിങ്ങളിൽ വല്ല കാരുണ്യവും ഉദ്ദേശിക്കുകയോ ചെയ്യുന്നപക്ഷം, അവനിൽനിന്ന് നിങ്ങളെ തടുക്കുവാൻ ആരാണു ള്ളത്?!' അല്ലാഹു വിനുപുറമെ, ഒരു കൈകാര്യകർത്താവിനെയാകട്ടെ, ഒരു സഹായകനെയാകട്ടെ അവർക്ക് കിട്ടുകയില്ല. (16) പറയുക നിങ്ങൾക്ക് പ്രയോജനപ്പെടുന്നതേയല്ല ഓടി പ്പോകൽ, പേടിച്ചു പിൻവാങ്ങൽ നിങ്ങൾ ഓടിപ്പോയാൽ മരണ ത്തിൽനിന്ന് അല്ലെങ്കിൽ കൊലയിൽനിന്ന് എങ്കിൽതന്നെ, അപ്പോഴും നിങ്ങൾക്ക് സുഖം നൽകപ്പെടുകയില്ല അൽപമല്ലാതെ (17) പറയുക ആരാണ് ഇങ്ങനെയുള്ള ഒരുവൻ നിങ്ങളെ തടുക്കുന്നു, കാത്ത് തരുന്നു അല്ലാഹുവിൽനിന്ന് അവൻ ഉദ്ദേശിച്ചാൽ നിങ്ങളിൽ, നിങ്ങളെക്കൊണ്ട് വല്ല തിൻമയും അല്ലെങ്കിലവൻ ഉദ്ദേശിച്ചാൽ നിങ്ങ ളിൽ വല്ല കാരുണ്യവും അവർക്ക് കിട്ടുകയില്ല, അവർ എത്തിക്കുക യില്ല തങ്ങൾക്ക് അല്ലാഹുവിനുപുറമെ ഒരു രക്ഷകർത്താവിനെയും ഒരു സഹായകനെയും ഇല്ല അല്ലാഹു നിശ്ചയിച്ച കാലാവധി വിട്ടുകടന്നു മരണത്തിൽനിന്ന് രക്ഷപ്പെടുവാൻ ആർക്കും സാധ്യമല്ല. ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ പേടിച്ചോടിപ്പോയതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടുവെന്ന് തോന്നിയേക്കാം. എന്നാൽ തന്നെ ആ കാലാവധിവരെമാ ത്രമേ ഇവിടെ ജീവിക്കുവാനും സുഖിക്കുവാനും ആർക്കും സാധിക്കയുള്ളൂ. (18) നിങ്ങളിൽനിന്നുള്ള പിൻതി രിപ്പൻമാരെ ധ ലക്ഷ്യം മുടക്കുന്നവ രെ പ യും, "ഞങ്ങളുടെ അടുക്കലേക്ക് വരൂ' എന്ന് തങ്ങളുടെ സഹോദരൻമാ രോട് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. അവർ അല്പമായിട്ട ല്ലാതെ പടക്കുവരുകയും ചെയ്യു ന്നതല്ല;സ്ലസ്ലസ്ല നിങ്ങളിൽ പിശുക്കൻമാരായുംകൊണ്ട്! എന്നിട്ട് (യുദ്ധ)ഭയം വന്നെത്തിയാൽ, അവർ നിന്റെ അടുക്കലേക്ക് നോക്കുന്ന തായി നിനക്ക് കാണാം; മരണം നിമിത്തം ബോധക്ഷയം ബാധിക്കു ന്നവനെപ് പോലെ, അവരുടെ കണ്ണു കൾ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ, (യുദ്ധ)ഭയം പോയിക്കഴി ഞ്ഞാൽ അവർ, മൂർച്ചയേറിയ നാവു കളാൽ നിങ്ങളെ സ്വൈര്യം കെടുത്തു കയും ചെയ്യും; നന്മയിൽ (ദുർമോഹം പൂണ്ട) പിശുക്കൻമാരായും കൊണ്ട്. അക്കൂട്ടർ (വാസ്തവത്തിൽ) വിശ്വസി ച്ചിട്ടില്ല. അതിനാൽ അല്ലാഹു അവ രുടെ കർമങ്ങളെ നിഷ്ഫലമാക്കിയി രിക്കുന്നു. അത് അല്ലാഹുവിന്റെമേൽ ഒരു (18) തീർച്ചയായും അല്ലാഹു അറിയുന്നു പിൻതിരിപ്പൻമാരെ, ലക്ഷ്യം മുടക്കുന്നവരെ നിങ്ങളിൽ നിന്നുള്ള പറയുന്നവരെയും തങ്ങളുടെ സഹോദരൻമാരോട് ഞങ്ങളുടെ അടുക്കലേക്ക് വരൂ അവർ വരുന്നതുമല്ല പടയ്ക്ക്, കാഠിന്യത്തിങ്കൽ അൽപമായിട്ടല്ലാതെ
33:19–21أَشِحَّةً عَلَيۡكُمۡۖ فَإِذَا جَآءَ ٱلۡخَوۡفُ رَأَيۡتَهُمۡ يَنظُرُونَ إِلَيۡكَ تَدُورُ أَعۡيُنُهُمۡ كَٱلَّذِي يُغۡشَىٰ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَإِذَا ذَهَبَ ٱلۡخَوۡفُ سَلَقُوكُم بِأَلۡسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلۡخَيۡرِۚ أُوْلَـٰٓئِكَ لَمۡ يُؤۡمِنُواْ فَأَحۡبَطَ ٱللَّهُ أَعۡمَٰلَهُمۡۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
يَحۡسَبُونَ ٱلۡأَحۡزَابَ لَمۡ يَذۡهَبُواْۖ وَإِن يَأۡتِ ٱلۡأَحۡزَابُ يَوَدُّواْ لَوۡ أَنَّهُم بَادُونَ فِي ٱلۡأَعۡرَابِ يَسۡـَٔلُونَ عَنۡ أَنۢبَآئِكُمۡۖ وَلَوۡ كَانُواْ فِيكُم مَّا قَٰتَلُوٓاْ إِلَّا قَلِيلٗا
لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا
(19) പിശുക്കൻമാരായിക്കൊണ്ട്, ദുർമോഹികളായിട്ട് നിങ്ങളുടെ മേൽ എന്നിട്ടുവന്നാൽ ഭയം നിനക്കവരെ കാണാം, നീ കാണും അവർ നോക്കുന്നതായി നിന്നിലേക്ക് കറങ്ങും, വട്ടം ചുറ്റിക്കൊണ്ട് അവരുടെ കണ്ണുകൾ യാതൊരുവനെപ്പോലെ അവന് ബോധക്ഷയം ബാധിക്കുന്നു (അങ്ങനെയുള്ള) മരണത്താൽ, മരണം നിമിത്തം അങ്ങനെ പോയാൽ ഭയം, പേടി അവർ നിങ്ങളെ സ്വൈര്യം കെടുത്തും, കുത്തിപ്പറയും, പ്രഹരിക്കും നാവുകളാൽ മൂർച്ചയുള്ള പിശുക്കൻമാ രായിക്കൊണ്ട്, ദുരാഗ്രഹികളായിട്ട് നന്മയിൽ, നല്ലതിന് അക്കൂട്ടർ വിശ്വസിച്ചിട്ടില്ല അതിനാൽ അല്ലാഹു നിഷ്ഫലമാക്കി അവരുടെ പ്രവൃത്തികളെ, കർമങ്ങളെ അതാകുന്നു അല്ലാഹു വിന്റെമേൽ ചില സ്വഭാവങ്ങളാണിത്. അവർ തങ്ങളെപ്പോലെ മറ്റുള്ള വരെയും യുദ്ധത്തിൽ നിന്ന് പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും, പ്രചാരണം നടത്തു കയും ചെയ്തുവന്നു. യുദ്ധത്തിൽ അവർ പങ്കെടുക്കുന്നുവെങ്കിൽതന്നെ, അത് കേവലം നാമമാത്രമായിരിക്കും. മുസ്ലിംകളെ സഹായിക്കുന്നതിലും അവരുമായി സഹകരിക്കു ന്നതിലും ലവലേശം സന്നദ്ധത കാണിക്കാത്തവണ്ണം കടുത്ത പിശുക്കൻമാരാണവർ. അതേ സമയത്ത് തനി ഭീരുക്കളും! യുദ്ധഭീതി വന്നുകഴിഞ്ഞാൽ അന്ധാളിച്ചു തുറിച്ചു നോക്കുകയും, മരണവേളയിലെന്നപോലെ പരിഭ്രമിച്ചു കണ്ണുരുട്ടുകയും ചെയ്യും. യുദ്ധ ഭീതി അവസാനിച്ചുകഴിഞ്ഞാലോ? സത്യവിശ്വാസികളുടെ നേരെ കടുത്തതും ഉരത്ത തുമായ ശരവർഷങ്ങൾ നടത്തുകയായി. യുദ്ധാനന്തരം ലഭിച്ചേക്കുന്ന ("ഗനീമത്ത്' മുത ലായ) നേട്ടങ്ങൾ കാണുമ്പോൾ അതിന് ആർത്തിയും ദുർമോഹവും പ്രകടമാക്കുകയും ചെയ്യും. ബാഹ്യത്തിൽ മുസ്ലിംകളാണെങ്കിലും യഥാർത്ഥത്തിൽ അവരെ വിശ്വാസം തീണ്ടിയിട്ടില്ല എന്നതാണ് ഇതിനെല്ലാം കാരണം. വിശ്വാസം കൂടാതെയുള്ള പ്രവർത്ത നങ്ങളാകട്ടെ, അല്ലാഹുവിങ്കൽ സ്വീകാര്യവുമല്ല. (ശഹീഹ്) എന്ന വാക്കിന്റെ ബഹുവചനമാണ് (അശിഹ്ഹത്) "പിശു ക്കൻമാർ, ലുബ്ധന്മാർ' എന്നൊക്കെയാണ് സാധാരണ അതിന് അർത്ഥം പറയാറുള്ള ത്. പക്ഷേ, കൈവശമുള്ളതിൽ പിശുക്ക് കാണിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പക്ക ലുള്ളതിൽ ദുരാഗ്രഹവുംകൂടി ഉള്ളവർ എന്നത്രെ ഇൗ വാക്കിന്റെ താൽപര്യം. ആക യാൽ, സന്ദർഭമനുസരിച്ച് "പിശുക്കൻമാർ' എന്നും "ദുർമോഹികൾ' എന്നും ഇതിന് അർത്ഥം കൽപിക്കാവുന്നതാണ്. ഭീരുത്വത്തിൽനിന്ന് ഉടലെടുക്കുന്നതാണ് ലുബ്ധത. മാന്യമല്ലാത്ത അധമമനഃസ്ഥിതിയിൽ നിന്നാണ് ദുർമോഹം ഉളവാകുന്നത്. അതുകൊണ്ട് ഒരാളെക്കുറിച്ച് എന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ അവനിൽ ഇൗ നാല് ദുർഗുണ ങ്ങളും ഏറെക്കുറെ സമ്മേളിച്ചിരിക്കുമെന്ന്കരുതാം. മുനാഫിക്വുകളുടെ ഭീരുത്വത്തിന്റെ കാഠിന്യം നോക്കുക: 20 പ (സഖ്യ) കക്ഷികളെക്കുറിച്ച് അവർ (സ്ഥലംവിട്ടു) പോയിട്ടില്ലെന്ന് അവർ വിചാരിക്കുന്നു! (സഖ്യ)കക്ഷി കൾ (വീണ്ടും) വരുകയാണെങ്കിലോ, അവർ കൊതിച്ചേക്കും: നിങ്ങളുടെ (സത്യവിശ്വാസികളുടെ) വൃത്താന്ത ങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുംകൊണ്ട് തങ്ങൾ കൂട്ട ത്തിൽ മരുഭൂവാസികളായിരുന്നെ ങ്കിൽ കൊള്ളാമായിരുന്നു എന്ന്! അവർ നിങ്ങളിൽ ഉണ്ടായിരുന്നാലും, അൽപ(മാത്ര)മല്ലാതെ അവർ യുദ്ധം നടത്തുകയില്ലതാനും. (20) അവർ വിചാരിക്കുന്നു കക്ഷികളെ, സംഘങ്ങളെ അവർ പോയിട്ടില്ലെന്ന് വരുന്നപക്ഷം (സൈന്യ)കക്ഷികൾ അവർ കൊതിക്കും, മോഹിക്കും അവരായിരുന്നെങ്കിൽ എന്ന് മരുഭൂവാസികൾ തങ്ങൾ ചോദിച്ചറിഞ്ഞുംകൊണ്ട് നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി അവർ ആയിരുന്നെങ്കിൽ, ആയിരുന്നാലും നിങ്ങളിൽ അവർ യുദ്ധം ചെയ്യുകയില്ല അൽപമല്ലാതെ മരുപ്രദേശങ്ങളിൽ താമസിക്കുന്ന കൂടാരവാസികളായ അറബികളാണ് എന്ന് പറയുന്നത്. "ബദു'ക്കൾ ( ) എന്നും ഇവരെപ്പറ്റി പറയപ്പെടുന്നു. ആയത്തിന്റെ സാരം ഇപ്രകാരമാകുന്നു: ശത്രുസംഘങ്ങൾ അവർക്ക് ബാധിച്ച കൊടുങ്കാറ്റും, തണുപ്പും നിമിത്തം ചിന്നിച്ചി തറി സ്ഥലം വിട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ, കപടവിശ്വാസികൾക്ക് -അവരുടെ ഭീരു ത്വവും പരിഭ്രമവും വിശ്വാസമായിട്ടില്ല. ഒരുപക്ഷേ, തൽക്കാലം ഒന്ന് സ്ഥലം വിട്ടിട്ടുണ്ടെങ്കിലും അവർ യുദ്ധം നിറുത്തിപ്പോയിട്ടില്ലെന്നും, ഉടനെ വീണ്ടും വന്നു യുദ്ധം തുടരുമെന്നുമാണവരുടെ ധാരണ. എനി, ശത്രുക്കൾ വീണ്ടും മടങ്ങിവന്നുവെന്ന് സങ്കൽപിക്കുക, അപ്പോൾ ഇവരുടെ നിലപാടെന്തായിരിക്കും? "അയ്യോ! ഈ നാട്ടില ല്ലാതെ വല്ല വെളിപ്രദേശത്തും ബദുക്കളുടെ കൂട്ടത്തിൽ താമസിക്കുന്നവരായിരുന്നു തങ്ങ ളെങ്കിൽ എത്ര നന്നായേനേ! എന്നാൽ ഈ വിധത്തിലുള്ള ആപത്തുകളിൽ ഭാഗഭാക്കാ കേണ്ടിവരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വർത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്നു അന്വേഷിച്ചറിഞ്ഞുകൊണ്ട് വരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വർത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്ന് അന്വേഷിച്ചറിഞ്ഞുകൊണ്ടിരുന്നാൽ മതിയായിരുന്നു!' ഇതായിരിക്കും അവരുടെ മോഹം. എനി, ശത്രുക്കളുമായി യുദ്ധം നടക്കുമ്പോൾ അവർ സത്യവിശ്വാ സികളുടെ കൂട്ടത്തിലുണ്ടെന്ന് വിചാരിക്കുക. എന്നാലും അതുകൊണ്ട് പ്രയോജനമു ണ്ടാകുന്നതല്ല. കാരണം, മനഃപൂർവ്വം അതിൽ പങ്കുവഹിക്കുകയോ, ഫലപ്രദമായ വല്ലതും പ്രവർത്തിക്കുകയോ അവർ ചെയ്കയില്ലതന്നെ. വിഭാഗം - 3 (21) നിശ്ചയമായും, നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായത്: അല്ലാഹുവിനെയും, അന്ത്യനാളി നെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്. (21) തീർച്ചയായും ഉണ്ടായിരുന്നു, ഉണ്ടായിട്ടുണ്ട് നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ മാതൃക, പിൻതുടർച്ച നല്ലതായ യാതൊരുവർക്ക് പ്രതീക്ഷിച്ച് (ഭയപ്പെട്ട്) കൊണ്ടിരിക്കുന്ന അല്ലാഹുവിനെ ചെയ്ത അല്ലാഹുവിനെ ധാരാളം, വളരെ ഒട്ടും ഭീരുത്വമോ, പരിഭ്രമമോ കൂടാതെ, അല്ലാഹുവിന്റെ റസൂൽ യുദ്ധത്തിൽ ആദ്യന്തം പങ്കെടുത്തും നേതൃത്വം നൽകിയും കൊണ്ടിരുന്നു. കൊടുങ്കാറ്റും, അതിശൈത്യവും, പെരുമഴയും ഒന്നിനുമീതെ മറ്റൊന്നെന്നോണം അസഹ്യമായിരുന്ന ആ രാത്രിയിൽ -അ ശേഷം ധൈര്യക്ഷയം സഹായം പ്രതീക്ഷിച്ചുകൊണ്ടും, അതിനപേക്ഷിച്ചുകൊണ്ടും ഒരു ഉയർന്ന ( ) സ്ഥലത്തുവെച്ച് തിരുമേനി നമസ്കാര ത്തിലും പ്രാർത്ഥനയിലും മുഴുകിയിരിക്കുകയാണ്. ശത്രുക്കളുടെ തിരക്കും ബഹളവും കേട്ടു, "അവിടെച്ചെന്ന് അവരുടെ വിവരം അറിഞ്ഞുവരാൻ ആരുണ്ട്?' എന്ന് രണ്ടുപ്രാ വശ്യം അവിടുന്ന് വിളിച്ചുചോദിച്ചു. 11-ാം വചനത്തിൽ പ്രസ്താവിച്ചതുപോലെ, മുസ്ലിംകൾ വമ്പിച്ച പരീക്ഷണത്തിന് വിധേയരായിരിക്കയാണല്ലോ. അസഹ്യമായ വിശ പ്പും, കഠോരമായ തണുപ്പും, മനുഷ്യസഹജമായ ഭയപ്പാടും എല്ലാവരെയും ബാധിച്ചിരി ക്കുന്നു. ആരും മുന്നോട്ട് വന്നുകാണുന്നില്ല. കൂട്ടത്തിൽ ഹുദൈഫത്തുബ്നുൽ യമാനി (റ)യും ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചു തിരുമേനി ചോദിച്ചു: "ഹുദൈഫാ! ഞാനീ പറയുന്നത് താങ്കൾ കേട്ടില്ലേ?!' അദ്ദേഹം പറഞ്ഞു: തിരുമേനീ ആപത്തും അതിശൈ ത്യവും അങ്ങേക്ക് മറുപടി നൽകുവാൻ എന്നെ സമ്മതിക്കാതിരുന്നതാണ്.' ( ഞ്ചക്ക ) ശത്രുക്കളുടെ വിവരം ഗൂഢമായി അറിഞ്ഞുവരുവാൻ തിരുമേനി അദ്ദേഹത്തെ ഏൽപിച്ചു. അദ്ദേഹത്തിന് രക്ഷക്ക്വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തിരുമേനി പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. താമസിയാതെ ജിബ്രീൽ (അ) വന്ന് വിജയത്തിന്റെ സന്തോഷവാർത്ത നബി ˜ യെ അറിയിച്ചു. തിരുമേനി അല്ലാഹുവിനെ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: സ്ലഞ്ഞര ഏഞ്ചന്ദക്കഠ ഏഞ്ചന്ദക്കഠ (നന്ദി! എനിക്കും എന്റെ സ്വഹാബികൾക്കും നീ കരുണ ചെയ്തതിന് നന്ദി!!) ഹുദൈഫഃ (റ) മടങ്ങിവന്നു ശത്രുസൈന്യങ്ങളുടെ സ്ഥിതിഗതികൾ വിവരിച്ചു കൊടുക്കുകയും ചെയ്തു. 9 മുതൽ കൂടിയ ആയത്തുകളിൽ മുസ്ലിംകളെപ്പറ്റി മൊത്തത്തിലായിരുന്നു പ്രതി പാദിച്ചിരുന്നത്. 12 മുതൽ 20 കൂടിയ വചനങ്ങളിൽ കപടവിശ്വാസികളെയും, ദുർ∫ല ഹൃദയൻമാരെയും കുറിച്ചായിരുന്നു സംസാരം. പരീക്ഷണഘട്ടങ്ങൾ നേരിടുമ്പോഴാ ണല്ലോ ഈ രണ്ട് തരക്കാരുടെയും യഥാർത്ഥ നിലപാടുകൾ പ്രത്യക്ഷമായിക്കാണുക. ഖൻദക്വ് യുദ്ധത്തിൽ അത് അതിന്റെ സാക്ഷാൽ രൂപത്തിൽ തന്നെ അവരിൽ പ്രകടമാ കുകയും ചെയ്തു. ഇതേ അവസരത്തിൽ, യഥാർത്ഥ വിശ്വാസികളും ദൃഢമനഃസ്കരു മായ സത്യവിശ്വാസികളുടെ നിലപാടെന്തായിരുന്നു? പരീക്ഷണഘട്ടങ്ങളെയും, ആപൽസന്ധികളെയും അവരെങ്ങനെ തരണം ചെയ്തു? എന്നിങ്ങനെയുള്ള വിവരങ്ങൾ 22, 23 ആയത്തുകളിൽ പ്രസ്താവിക്കുന്നുമുണ്ട്. ഇടക്കുവെച്ച് ഈ (21-ാം) വചനത്തിൽ, മൗലികപ്രധാനമായ ഒരു വിഷയംകപടവിശ്വാസികളും ദുർ∫ലവിശ്വാസികളും ഇത്രയും അധമാവസ്ഥയിൽ പതിക്കുവാനും, സത്യവിശ്വാസികളും ദൃഢമനഃസ്കരുമായ ആളു കൾ താഴെ പറയുംപ്രകാരം പ്രശംസനീയവും മാതൃകാപുരുഷൻമാരു മായി പുരോഗമിക്കുവാനുമുള്ള അടിസ്ഥാനകാരണംചൂണ്ടിക്കാട്ടുകയാണ്. റസൂൽ തിരു മേനി ˜ യുടെ മാതൃക സ്വീകരിക്കാത്തതാണ് എല്ലാ പരാജയത്തിന്റെയും അധഃപതന ത്തിന്റെയും കാരണം; അവിടുത്തെ മാതൃക സ്വീകരിക്കുന്നതാണ് എല്ലാ വിജയത്തി ന്റെയും ഉന്നമനത്തിന്റെയും നിദാനം; പക്ഷേ, അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളി നെക്കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരേ ആ മാതൃക അനുസരിക്കുവാൻ തയ്യാറാവുകയുള്ളൂ; അവർക്കുമാത്രമേ അത് പ്രയോജനപ്പെടുകയുമുള്ളൂ എന്ന് സാരം. ഇപ്പോൾ "മസ്ജിദുൽ ഫത്ഹ്' ( ) അഥവാ വിജയത്തിന്റെ പള്ളി സ്ഥിതിചെയ്യുന്നത് ഈ കുന്നിലാണ്. റസൂലിൽ മാതൃകയുണ്ടായിട്ടുണ്ട്' എന്ന് ആദ്യം പൊതു വിൽ പറഞ്ഞശേഷം, "അതായത്, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷി ക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്ന വർക്ക്' എന്ന് പ്രത്യേകം ഉണർത്തിയിരിക്കുന്നത് വളരെ ശ്രദ്ധേയമാകുന്നു. ഖൻദക്വ് യുദ്ധത്തിലെ പരീക്ഷണഘ ട്ടങ്ങളിൽ സത്യവിശ്വാസികൾ സ്വീകരിച്ച നിലപാട് അല്ലാഹു വിവരിക്കുന്നത് നോക്കുക: പ സത്യവിശ്വാസികൾ (സഖ്യ) കക്ഷികളെ കണ്ടപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവും, അവന്റെ റസൂലും നമ്മോട് വാഗ്ദാനം ചെയ്തി ട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്റെ റസൂലും സത്യമത്രെ പറഞ്ഞത്.' അവർക്ക് സത്യവിശ്വാസ ത്തെയും, അനുസരണത്തെയുമ ല്ലാതെ അത് വർദ്ധിപ്പിച്ചതുമില്ല.
33:22–29وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنٗا وَتَسۡلِيمٗا
مِّنَ ٱلۡمُؤۡمِنِينَ رِجَالٞ صَدَقُواْ مَا عَٰهَدُواْ ٱللَّهَ عَلَيۡهِۖ فَمِنۡهُم مَّن قَضَىٰ نَحۡبَهُۥ وَمِنۡهُم مَّن يَنتَظِرُۖ وَمَا بَدَّلُواْ تَبۡدِيلٗا
لِّيَجۡزِيَ ٱللَّهُ ٱلصَّـٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا
Passage continues through verse 33:29.
(22) കണ്ടപ്പോൾ സത്യവിശ്വാസികൾ കക്ഷികളെ, സംഘങ്ങളെ അവർ പറഞ്ഞു ഇത് നമ്മോട് വാഗ്ദാനം ചെയ്ത താണ് അല്ലാഹുവും അവന്റെ റസൂലും അല്ലാഹു സത്യം പറഞ്ഞി രിക്കുന്നു അവന്റെ റസൂലും അതവർക്ക് വർദ്ധിപ്പിച്ചതുമില്ല വിശ്വാസത്തെയല്ലാതെ അനുസരണത്തെയും സത്യവിശ്വാസികൾ പല പരീക്ഷണങ്ങൾക്കും വിധേയരായേക്കും: ഒടുവിൽ വിജയം അവർക്കുതന്നെയായിരിക്കും എന്നിങ്ങനെ അല്ലാഹുവും, അവന്റെ റസൂലും ചെയ്തി ട്ടുള്ള വാഗ്ദാനങ്ങളാണ് ഇവിടെ ഉദ്ദേശ്യം. ( ) ശത്രുക്കൾ അതിശക്തിയോടെ വന്നു വലയം ചെയ്യുന്നത് കണ്ടപ്പോൾ സത്യവിശ്വാസികൾക്ക് പ്രസ്തുത വാഗ്ദാനങ്ങൾ ഓർമ വരുകയും, അതവരുടെ വിശ്വാസവും അനുസരണസന്നദ്ധതയും വർദ്ധിപ്പിക്കുകയും ചെയ്തു. പൂർവ്വാധികം ധീരതയും ആവേശവും ഉളവാക്കി. 23 പ സത്യവിശ്വാസികളിലുണ്ട് ചില പുരുഷൻമാർ: തങ്ങൾ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവർ (നിറവേറ്റി) സത്യമാക്കി. അങ്ങനെ, അവരിൽ ചിലർ തന്റെ നേർച്ച (കർത്തവ്യം) നിറവേറ്റിയവരുണ്ട്; അവരിൽ (മറ്റ്) ചിലർ (അതിന്നവസ രം) പാർത്തുകൊണ്ടിരിക്കുന്നവരുമു ണ്ട്. അവർ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല. സൂറഃ അൽബക്വറഃ 214; അൻകബൂത്ത് 2, 3 140- 142; വസ്സ്വാഫ്ഫാത്ത് 171- 173 മുതലായ വചനങ്ങളിലും, പല നബിവചന ങ്ങളിലും നോക്കുക. (23) സത്യവിശ്വാസികളിലുണ്ട് ചില പുരുഷൻമാർ അവർ സത്യമാക്കി യാതൊന്നിനെ അവർ അല്ലാഹുവിനോട് ഉടമ്പടി ചെയ്തിരി ക്കുന്നു അതിന്റെമേൽ അങ്ങനെ അവരിലുണ്ട് നിർവ്വഹിച്ചവർ തന്റെ നേർച്ച, ആവശ്യം (കർത്തവ്യം) അവരിലുണ്ട് നോക്കിപ്പാർക്കു ന്നവർ, കാത്തിരിക്കുന്നവർ അവർ മാറ്റം വരുത്തിയതുമില്ല ഒരു മാറ്റം വരുത്തലും ഇസ്ലാമിന് വേണ്ടി ദേഹവും ധനവും ബലിയർപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാ ണല്ലോ പ്രതിജ്ഞ തികച്ചും നിറവേറ്റി ധർമയുദ്ധത്തിൽ രക്ത സാക്ഷി ( )കളായി മരണമടഞ്ഞവരെ ഉദ്ദേശിച്ചാണ് ള്ളക്ക യ യ്യല (നേർച്ച നിറവേറ്റിയ വർ) എന്ന് പറഞ്ഞത്. ഒരാൾ തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുതീർത്തു അഥവാ ഉദ്ദേശ്യത്തിൽ ഈ വാക്യം അറബിഭാഷയിൽ ഉപയോഗിക്കപ്പെടാറു ള്ളതാണ്. രക്തസാക്ഷിയായി വീരമരണം പ്രാപിക്കുവാൻ ഇത്വരെ അവസരം ലഭിച്ചി ല്ലെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം അതിന് തക്കം പാർത്തും സന്നദ്ധരായിക്കൊണ്ടും ഇരിക്കുന്നവരെ ഉദ്ദേശിച്ചാണ് യ്യല (അവസരം പാർത്തുകൊണ്ടിരിക്കുന്നവർ) എന്ന് പറഞ്ഞത്. ഹംസഃ (റ), (റ) മുതലായ പല മഹാൻമാരും ഒന്നാമത്തെ വിഭാ ഗത്തിലും, ഉഥ്മാൻ (റ), ത്വൽഹഃ (റ) മുതലായ പല മഹാൻമാരും രണ്ടാമത്തെ വിഭാഗ ത്തിലും ഉൾപ്പെട്ടവരാകുന്നു. നബി ˜ ഒന്നിച്ച് യുദ്ധം നടത്തേണ്ടുന്ന അവസരം നേരി ട്ടാൽ മരണം വരെ സധീരം പോരാടുമെന്ന് പലപ്പോഴും പല സ്വഹാബികളും വ്യക്ത മായ ഭാഷയിൽ നബി ˜ യോട് ഉടമ്പടി ചെയ്തിട്ടുള്ളത് ചരിത്രപ്രസിദ്ധമാണല്ലോ. അനസ് (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "എന്റെ പിതൃവ്യൻ അനസുബ്നു നദ്വ്ർ ( ഞ്ചക്ക ) ബദ്ർ യുദ്ധത്തിൽ ഉണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന് അസ്വാ സ്ഥ്യമായിത്തോന്നി. അദ്ദേഹം പറഞ്ഞു: "റസൂൽ തിരുമേനി ˜ ഒന്നാമതായി സംബ ന്ധിച്ച യുദ്ധത്തിൽ ഞാൻ പങ്കെടുത്തില്ലല്ലോ! എനി, തിരുമേനിയൊന്നിച്ച് അല്ലാഹു എനി ക്കൊരു രംഗം കാട്ടിത്തന്നാൽ തീർച്ചയായും ഞാൻ പ്രവർത്തിക്കുന്നത് (ധീരമായി സമരം ചെയ്യുന്നത്) അല്ലാഹുവിന് കാണുമാറാകും.' അങ്ങനെ, അദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ സംബന്ധിച്ചു. മുസ്ലിം സൈന്യം പിന്തിരിഞ്ഞോടുമ്പോൾ അദ്ദേഹം മുന്നോട്ട് കുതിച്ചു. അപ്പോൾ ജസ്ലഞ്ചല ) അദ്ദേഹത്തോട് ചോദിക്കുക യുണ്ടായി: "താങ്കൾ എങ്ങോട്ടാണ്?' അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്: (ഹാ! സ്വർഗത്തിന്റെ പരിമളം! ഉഹ്ദ് മലയുടെ ഇപ്പുറത്ത് നിന്ന് അതാ കിട്ടിക്കൊണ്ടിരിക്കുന്നു!) അങ്ങനെ, അദ്ദേഹം കൊല്ലപ്പെടുന്നത്വരെ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടും, കുത്തും, മറ്റുമായി എൺപതിൽപരം പരുക്കുകൾ പറ്റിയിട്ടുണ്ടായിരുന്നു. യ്യല എന്ന ഈ വചനം (ഇത്തരം സന്ദർഭ ങ്ങളെ സൂചിപ്പിച്ചുകൊണ്ട്) അവതരിക്കുകയും ചെയ്തു.' (മു; അ; തി; ന.) അഹ്സാബ് യുദ്ധത്തിലേതുപോലുള്ള പരീക്ഷണഘട്ടങ്ങൾ അല്ലാഹു ഏർപ്പെടുത്തു ന്നതിന്റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്ന് അടുത്ത വചനം കാട്ടിത്തരുന്നു:- അവരുടെ സത്യ(പാലന)ത്തിന് അല്ലാഹു പ്രതി ഫലം നൽകുവാനും, കപടവിശ്വാസി ഉദ്ദേശിക്കുന്നപക്ഷംശിക്ഷിക്കുകയോ, അല്ലെങ്കിൽ അവ രുടെമേൽ പശ്ചാത്താപം സ്വീകരിക്കു കയോ ചെയ്യാ നും വേണ്ടിയത്രെ (ഇത്). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു. (24) അല്ലാഹു പ്രതിഫലം നൽകുവാൻവേണ്ടി സത്യവാൻമാർക്ക് അവരുടെ സത്യതക്ക് അവൻ ശിക്ഷിക്കുവാനും കപടവിശ്വാ സികളെ അവൻ ഉദ്ദേശിച്ചാൽ അല്ലെങ്കിൽ പശ്ചാത്താപം സ്വീകരിക്കാനും അവരുടെമേൽ നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവ നാകുന്നു കരുണാനിധിയാകുന്നു കപടവിശ്വാസികൾ തങ്ങളുടെ നിലയിൽ മാറ്റമൊന്നും വരുത്താത്തപക്ഷം അല്ലാഹു അവരെ ശിക്ഷിക്കും. അവർ പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അത് സ്വീകരിക്കുകയും അവർക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും. മറ്റൊരു തരത്തിൽ പറഞ്ഞാൽ - സൂ: പ്രസ്താവിച്ചതുപോലെ -നല്ലവരെയും, ചീത്തയായവരെയും വേർതിരിച്ചുകാട്ടുകയാണ് പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാഹു പറയുന്നു: സാരം: നിങ്ങൾ നിലകൊള്ളുന്ന ഈ അവസ്ഥയിൽ -നല്ലതിൽനിന്ന് ചീത്തയായ തിനെ വേർതിരിക്കാതെസത്യവിശ്വാസികളെ അല്ലാഹു വിട്ടുകളയുവാൻ തയ്യാറില്ല. അദൃശ്യകാര്യത്തെക്കുറിച്ച് നിങ്ങൾക്ക് കാട്ടിത്തരുവാൻ അവൻ തയ്യാറില്ല. സത്യവിശ്വാസികൾ, കപടവിശ്വാസികൾ, വിശ്വാസദൗർബല്യമുള്ളവർ എന്നിവരെ സംബന്ധിച്ച് പലതും പ്രസ്താവിച്ചശേഷം ശത്രുപക്ഷക്കാരായ അവിശ്വാസികളെ സംബ ന്ധിച്ചും മറ്റും അടുത്ത വചനങ്ങളിൽ പ്രതിപാദിക്കുന്നു: 179: - 25 പ അവിശ്വസിച്ചിട്ടുള്ളവരെ അവരുടെ (മനഃ)ക്ലേശത്തോടെ -യാ തൊരു ഗുണവും നേടാതെ -അല്ലാഹു മടക്കുകയും ചെയ്തു. സത്യവിശ്വാ സികൾക്ക് അല്ലാഹു യുദ്ധം മതി യാക്കി (ആവശ്യമില്ലാതാക്കി) ക്കൊടു ക്കുകയും ചെയ്തു. അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു. (25) അല്ലാഹു മടക്കുകയും (തടയുകയും) ചെയ്തു അവിശ്വ സിച്ചവരെ അവരുടെ ക്ലേശത്തോടെ, കോപത്തോടെ അവർ നേടാതെ, അവർ പ്രാപിച്ചില്ല ഒരു ഗുണവും അല്ലാഹു മതിയാക്കുക (തടുക്കു ക)യും ചെയ്തു സത്യവിശ്വാസികൾക്ക് യുദ്ധം അല്ലാഹു ആകുന്നു ശക്തൻ പ്രതാപശാലി ഇസ്ലാമിനെയും, മുസ്ലിംകളെയും ഈ പ്രാവശ്യം അടിയോടെ നിഷ്കാസനം ചെയ്യു മെന്ന ചങ്കൂറ്റത്തോടും തികച്ചും ശുഭപ്രതീക്ഷയോടും കൂടിയാണ് സഖ്യസൈന്യങ്ങൾ മദീനഃയെ ഉപരോധം ചെയ്തത്. പക്ഷേ, ഫലം നേരെമറിച്ചാണ് സംഭവിച്ചത്. കുപിത രും, രോഷാകുലരുമായിക്കൊണ്ട് ദാരുണമാംവണ്ണം അവർ യുദ്ധക്കളം വിട്ടോടേണ്ടിവ ന്നു. മുസ്ലിംകൾക്കാകട്ടെ കുറേ പരീക്ഷണഘട്ടങ്ങൾക്ക് പോരാ ട്ടമോ പൊതുസംഘട്ടനമോ ആവശ്യമായി വരാതെ യുദ്ധം വളരെ ശുഭകരമായി പര്യവ സാനിക്കുകയും ചെയ്തു. അതെ, 9-ാം വചനത്തിൽ പ്രസ്താവിച്ചതുപോലെ, അല്ലാഹു കൊടുങ്കാറ്റും, കാണപ്പെടാത്ത സൈന്യങ്ങളെ (മലക്കുകളെ)യും നിയോഗിച്ചതുവഴി മുസ്ലിംകൾക്ക് യുദ്ധാവശ്യം നിറവേറ്റിക്കൊടുത്തു. വിജയാനന്തരം അല്ലാഹുവിന്റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിന യത്തോടും, കൃതജ്ഞതയോടും കൂടി നബി ˜ പറഞ്ഞ വാക്യങ്ങൾ നോക്കുക: വിഷമഘട്ടങ്ങളിലും ഓരോ മുസ്ലിമിനും അതിൽ പാഠവും, മന മാധാനത്തിന് വകയും കാണാം. തിരുമേനി ഇപ്രകാരം പറഞ്ഞു: ൽട്ടപ്പഥ ൻത്തക്തല അശ്ശക്കഠ ഹ്നമ (സാരം: അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവൻ ഏകനത്രെ. അവൻ തന്റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്റെ അടിയാനെ സഹായിക്കുകയും ചെയ്തു. അവന്റെ സൈന്യത്തിന് പ്രതാപം നൽകുകയും ശത്രുകക്ഷികളെ അവൻ ഒറ്റയ്ക്ക്തന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവന്ശേഷം മറ്റൊന്നില്ലതന്നെ. (ബു. മു.) ഖൻദക്വ് യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങനെ ഒരു യുദ്ധത്തിനൊ രുങ്ങുവാൻ ക്വുറൈശികൾ പിന്നീട് ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നത് സ്മരണീയ മാണ്. നബി ˜ പ്രസ്താവിച്ചതായി സുലൈമാനുബ്നു സ്വുറദ് ( ഛഞ്ചക്കഡ ർസ്ലഞ്ഞട്ടപ്പക്കട ) പറയുന്നു: (എനി, നാം അവരോട് പടയെടുക്കേ ണ്ടിയിരിക്കുന്നു; അവർ നമ്മോട് പടയെടുത്തുവരികയില്ല; നാം അങ്ങോട്ട് പോകേണ്ടി യിരിക്കുന്നു. (ബു.) ക്വുറൈശികളും, ഇതരവംശക്കാരുമായ ശത്രുവിഭാഗത്തെപ്പറ്റി പൊതു വിൽ പ്രസ്താവിച്ചശേഷം അതിലുണ്ടായിരുന്ന യഹൂദികളെക്കുറിച്ച് അടുത്ത വചന ങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നു:- 2 6 പേ വ ദ ക്കാ രി ൽ നി ന്നും അവർക്ക് പിന്തുണ നല്കിയവരെ തങ്ങളുടെ കോട്ടകളിൽനിന്ന് അവൻ ഇറക്കി അയക്കുകയും ചെയ്തു; അവരുടെ ഹൃദയങ്ങളിൽ ഭീതി ഇട്ടേ ക്കുകയും ചെയ്തു; (അവരിൽ) ഒരു വിഭാഗത്തെ നിങ്ങൾ കൊലപ്പെടുത്തു കയും, ഒരു വിഭാഗത്തെ നിങ്ങൾ തടങ്ങലിലാക്കുകയും ചെയ്തിരി ക്കുന്നു! ഭൂമിയും, അവ രുടെ വീടുകളും, അവരുടെ സ്വത്തു ക്കളും, നിങ്ങൾ (കാലെടുത്ത്) ചവി ട്ടിയിട്ടില്ലാത്ത ഭൂമിയും അവൻ നിങ്ങൾക്ക് അവകാശപ്പെടുത്തിത്തരു കയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (26) അവൻ ഇറക്കുകയും ചെയ്തു അവർക്ക് പിൻതുണ നൽകിയവരെ, സഹകരിച്ചവരെ വേദക്കാരിൽ നിന്നുള്ള അവരുടെ കോട്ടകളിൽ നിന്ന് അവൻ ഇടുകയും ചെയ്തു അവരുടെ ഹൃദയങ്ങളിൽ ഭീതി, ഭയപ്പാട് ഒരു വിഭാഗത്തെ, സംഘത്തെ നിങ്ങൾ കൊലപ്പെടുത്തുന്നു നിങ്ങൾ തടങ്ങലിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു ഒരു വിഭാഗത്തെ (27) നിങ്ങൾക്കവൻ അവകാശപ്പെടുത്തുകയും ചെയ്തു അവരുടെ ഭൂമി അവരുടെ വീടുകളും, ഭവനങ്ങളും അവരുടെ സ്വത്തുക്കളും ഒരു ഭൂമിയും നിങ്ങളതിൽ ചവിട്ടിയിട്ടില്ല അല്ലാഹു ആകുന്നു എല്ലാ കാര്യത്തിനും കഴിവുള്ളവൻ സഖ്യകക്ഷികളെ സഹായിച്ചുകൊണ്ടിരുന്ന "ബനൂക്വുറൈദ്വഃ ( ഗ്നങ്കഷഞ്ചയ ) ഗോത്രക്കാ രായ യഹൂദികൾ നബി ˜ യുമായി സമാധാനസഖ്യം ചെയ്തിട്ടുണ്ടായിരുന്നു. അവ രുടെ സഹോദര ഗോത്രമായ ബനൂനദ്വീറി ( ഹ്മക്ക )ന്റെ പ്രേരണയനുസരിച്ചാണ് അവർ സഖ്യം ലംഘിച്ചത്. അറബിഗോത്രങ്ങൾ ഏകോപിച്ച് നടത്തുന്ന ഈ മഹായുദ്ധം വഴി മുഹമ്മദിനെയും കൂട്ടരെയും നാമാവശേഷമാക്കാമെന്നും, അതിന് ഇതിനെക്കാൾ നല്ല ഒരവസരം ലഭിക്കാനില്ലെന്നും നദ്വീറിന്റെ തലവനായ ഹുയയ്യ് ( ശ്ശട്ടങ ) സമർത്ഥിച്ചു. ക്വുറൈ ദ്വഃയുടെ നേതാവായ ( ജ്ജഞ്ചര ) ആദ്യം വിസമ്മതിക്കുകയും ഈ സന്ധിലംഘന ത്തിന്റെ ഫലം എന്നെന്നേക്കുമുള്ള അപമാനമായിത്തീർന്നേക്കാമെന്ന് പറയുകയും ചെയ്തു. എങ്കിലും, ഒടുക്കം ഹുയയ്യിന്റെ വലയിൽ അകപ്പെടുകയാ ണുണ്ടായത്. ഖൻദക്വ് യുദ്ധം ശുഭകരമായി പര്യവസാനിച്ച ഉടനെത്തന്നെ ക്വുറൈദ്വഃയുടെ നേരെ പോയിക്കൊള്ളുവാൻ നബി ˜ വഹ്യ് കിട്ടി. അല്പമാത്രം നാഴിക ദൂരമേ മദീനഃക്കും ക്വുറൈദ്വഃക്കും ഇടയിലുള്ളൂ. "ബനൂക്വുറൈദ്വഃയിൽ വെച്ചല്ലാതെ ആരും അസ്വ്ർ നമസ്കരിക്കരുത്!' എന്ന് നബി ˜ പ്രഖ്യാപനം ചെയ്തു. വഴി മദ്ധ്യേ അസ്വ്റിന്റെ സമയം വന്നു. സ്വഹാബികൾ ചിലർ വഴിക്ക്വെച്ചുതന്നെ നമസ്ക്കാരം നട ത്തി. മറ്റുചിലർ അവിടെ എത്തിയശേഷമേ നമസ്ക്കരിച്ചുള്ളൂ. രണ്ടുകൂട്ടരെയും തിരു മേനി ആക്ഷേപിക്കുകയുണ്ടായില്ല. (ആദ്യത്തെവർ ആ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യവും തത്വവും പരിഗണിച്ചു. രണ്ടാമത്തെവർ അക്ഷരംപ്രതി അതനുസരിക്കുകയും ചെയ്തു. രണ്ട് കൂട്ടരുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കുവാനില്ലല്ലോ.) നബി ˜ യും സ്വഹാബികളും ക്വുറൈദ്വഃയിൽ എത്തിയപ്പോഴേക്കും യഹൂദികൾ അഭയം പ്രാപിച്ചു. ഇരുപത്തഞ്ച് ദിവസത്തോളം മുസ്ലിംകൾ കോട്ടകളെ ഉപരോധം ചെയ്തു. യഹൂദികൾ വിഷമിച്ചു. ഒടുക്കം നബി ˜ യുടെ തീരുമാനം നിരുപാധികം അനുസരിച്ചുകൊള്ളാമെന്ന നിശ്ചയത്തി കോട്ടകളിൽനിന്ന് പുറത്ത്വന്നു. ( ) ചെയ്യുന്ന തീരുമാനം സ്വീകരിക്കുമെന്നും, അദ്ദേഹത്തെ തങ്ങളുടെ മദ്ധ്യസ്ഥനാക്കാ മെന്നും അവർ അറിയിച്ചു. ക്വുറൈദ്വഃ യുമായി സഖ്യമുണ്ടായിരുന്ന ഔസ് ( ) ഗോത്ര ത്തിലെ നേതാവായിരുന്നു (റ). അതുകൊണ്ടാണ് അവർ അദ്ദേഹത്തെ മദ്ധ്യ സ്ഥനാക്കുവാൻ തയ്യാറായത്. തിരുമേനിയും ഇത് സമ്മതിച്ചു. ഖൻദക്വ് യുദ്ധത്തിൽവെച്ച് അമ്പ് പറ്റുക നിമിത്തം അദ്ദേഹം മദീനഃ പള്ളിയിൽ ശുശ്രൂഷയിലിരിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം സന്ധിലംഘനവും ചതിയും നടത്തി ശത്രുതയുടെയും വിശ്വാ സവഞ്ചനയുടെയും പാരമ്പര്യം പുലർത്തിവന്ന അവരുടെ കാര്യത്തിൽ അവർ സ്വയം തിരഞ്ഞെടുത്ത മദ്ധ്യസ്ഥനായ (റ) തീരുമാനം ചെയ്തത് ഇപ്രകാരമായിരുന്നു: " യുദ്ധപ്രായമായവരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ചിറപിടിക്കുക, സ്വത്തു ക്കൾ മുസ്ലിംകൾക്കധീനമാക്കുക.' ഇവരിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി ഇതുതന്നെയാണെന്ന് നബി ˜ (റ)നോട് പറയുകയുണ്ടായി. ഇൗ വിധി നടപ്പാ ക്കപ്പെടുകയും ചെയ്തു. തങ്ങൾ സ്വയംതന്നെ തങ്ങളുടെമേൽ വരുത്തിവെച്ച ഇൗ വിധിക്ക് വഴങ്ങുവാൻ യഹൂദികൾ സന്നദ്ധരായതിൽനിന്ന് അവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഇട്ടുകൊടുത്ത ഭീതി എത്രമാത്രമായിരുന്നുവെന്ന് ഊഹിക്കാം. നിങ്ങൾ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമിയും ( ) എന്ന് പറഞ്ഞത്, പിന്നീട് മുസ്ലിംകൾക്ക് ഖൈബർ അധീനമായതിനെ ഉദ്ദേശിച്ചാണെന്നും ; അതല്ല, അന ന്തരം ജയിക്കപ്പെട്ട മറ്റ് പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ള വാഗ്ദാനമാണെന്നും വ്യാഖ്യാതാക്കൾ പ്രസ്താവിച്ചുകാണുന്നു. ഇമാം ഇബ്നുജരീർ (റ) ചൂണ്ടിക്കാണിച്ച തുപോലെ ഇത് രണ്ടും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതിനും വിരോധമില്ല. അഹ്സാബ് യുദ്ധത്തിന്ശേഷം ക്വുറൈദ്വഃയുടെയും നദ്വീറിന്റെയും സ്വത്തുക്കൾ മുസ്ലിംകൾക്കധീനമായല്ലോ. ഇതുവഴി നബി തിരുമേനി ˜ കുറേ മൂലധനം കൈവ ന്നിട്ടുണ്ടെന്ന് ധരിച്ചുകൊണ്ട് അവിടുത്തെ പത്നിമാർ തിരുമേനിയുടെ അടുക്കൽ ചെന്നു ഇങ്ങനെ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, റോമായിലെ കൈസറിന്റെയും, പേർഷ്യാ യിലെ കൊസ്രുവിന്റെയും പെൺമക്കൾക്ക് ആഭരണങ്ങൾ, വസ്ത്രങ്ങൾ, വേലക്കാർ, ഭൃത്യൻമാർ എന്നിവരെല്ലാമുണ്ട്. ഞങ്ങളുടെ ഇല്ലായ്മയും, വല്ലായ്മയും അങ്ങേക്കറി യാമല്ലോ!' ഇത് തിരുമേനിയുടെ ഹൃദയത്തിന് അധികമായ വേദനയുണ്ടാക്കി. ഇതിനെ ത്തുടർന്ന് അവരോട് ഇപ്രകാരം പറയുവാൻ അല്ലാഹു നബി ˜ യോട് കൽപിക്കുന്നു:- വിഭാഗം - 4 (28) ഹേ, നബിയേ! നിന്റെ ഭാര്യ മാരോട് പറയുക: "നിങ്ങൾ ഐഹി കജീവിതവും, അതിന്റെ അലങ്കാ രവും ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങൾ വരുവിൻ; നിങ്ങൾക്ക് ഞാൻ (മോചനവിഭവം) നൽകു കയും, നിങ്ങളെ ഭംഗിയായ വിട്ടയ ക്കൽ തരുകയും ചെയ്യാം. (29) "നിങ്ങൾ അല്ലാഹുവിനെ യും, അവന്റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുക യാണെങ്കിൽ, എന്നാൽ നിശ്ചയമാ യും, നിങ്ങളിൽനിന്ന് പുണ്യവതിക ളായുള്ളവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.' (28) ഹേ നബിയേ നീ പറയുക തന്റെ ഭാര്യമാരോട് നിങ്ങളാണെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുക ഐഹികജീവിതം അതിന്റെ അലങ്കാരവും, മോടിയും എന്നാൽ നിങ്ങൾ വരുക നിങ്ങൾക്ക് ഞാൻ നൽകാം, മോചനവിഭവം തരാം നിങ്ങളെ വിട്ട യച്ചു (വേർപ്പെടുത്തി) തരുകയും ചെയ്യാം ഒരു വിട്ടയക്കൽ ഭംഗിയായ, നല്ല (29) നിങ്ങളാണെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നു അല്ലാഹു വിനെയും അവന്റെ റസൂലിനെയും പരലോകഭവനത്തെയും എന്നാൽ നിശ്ചയമായും അല്ലാഹു ഒരുക്കിയിരിക്കുന്നു പുണ്യവതികൾക്ക്, നന്മ ചെയ്യുന്നവർക്ക് നിങ്ങളിൽനിന്ന് വമ്പിച്ച പ്രതിഫലം വിവാഹമോചനം ( ന്തഹ്നണ ) നടത്തുമ്പോൾ മന മാധാനവും, തൽക്കാ ലാശ്വാസവും എന്ന നിലക്ക് ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്. ഇതിന്നാണ് ( ഗ്നഞ്ചക്തല ) എന്ന് പറയുന്നത്. (കൂടുതൽ വിവരം 49-ാം വചനത്തിന്റെ വിവരണ ത്തിൽ കാണാം.) ഐഹികസുഖമാണ് തങ്ങളുടെ ലക്ഷ്യമെങ്കിൽ തങ്ങളെ വളരെ നല്ല നിലയിൽ വിവാഹമോചനം നൽകി വിട്ടയച്ചുതരാം; അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതിയും പരലോകസൗഖ്യവുമാണ് തങ്ങളുടെ ലക്ഷ്യമെങ്കിൽ തങ്ങൾ സമർപ്പിച്ച ആവ ശ്യങ്ങൾ അതിന് അനുയോജ്യമായതല്ല; ഐഹികമായ ആഡംബരമോഹവും പാരത്രി കഗുണങ്ങളുംകൂടി സമ്മേളിക്കുവാൻ നിവൃത്തിയില്ല. പക്ഷേ, ഇവിടെ വെച്ച് നന്മയും പുണ്യവും ചെയ്യുന്നവർക്ക് നബി ˜ യുടെ ഭാര്യമാർ എന്ന നിലക്ക് വിശേഷിച്ചുംവമ്പിച്ച പ്രതിഫലങ്ങൾ അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്നുമുണ്ട്; അതുകൊണ്ട് ഈ രണ്ടിൽ ഏതാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് തീർച്ചപ്പെടുത്തണം എന്നത്രെ ഈ വച നങ്ങളുടെ താൽപര്യം. ആകയാൽ ഈ വചനങ്ങൾക്ക് (അഭിപ്രായത്തിന് വിട്ടു കൊടുക്കുന്ന ആയത്ത്) എന്ന് പറയപ്പെടുന്നു. ചോദ്യത്തിലടങ്ങിയ ഗൗരവം മനിലാ ക്കുവാൻ യഥാർത്ഥ സത്യവിശ്വാസികൾക്ക് പ്രയാസമുണ്ടാവുകയില്ലല്ലോ. ഒമ്പത്പേരാണ് ഈ അവസരത്തിൽ നബി ˜ യുടെ പത്നിമാരായി ഉണ്ടായിരു ന്നത്; ക്വുറൈശീഗോത്രത്തിൽപെട്ട ഹഫ്സ്വഃ, ഉമ്മുഹബീബഃ, സൗദഃ, ഉമ്മു സലമഃ എന്നിവരും, അസദ് വംശക്കാരിയായ സൈനബ്, ഹിലാൽ ഗോത്രക്കാരിയായ മൈമൂനഃ, നദ്വീർ വംശത്തിൽപെട്ട സ്വഫിയ്യഃ, മുസ്വ്ത്വലക്വ് ഗോത്രക്കാരിയായ ആയിരുന്നു അവർ. ( ) ഇൗ വചനം കേൾക്കേണ്ട താമസം: അവരെല്ലാവരും ഏകസ്വരത്തിൽ അല്ലാഹുവിനെയും, അവന്റെ റസൂലിനെ യും, പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു. മുസ്ലിം (റ), അഹ്മദ് (റ) മുതലായവർ ജാബിർ (റ) വഴി നിവേദ നം ചെയ്തിട്ടുള്ള ഒരു ഹദീഥിന്റെ സാരം അറിയുന്നത് സന്ദർഭോചിതമാണ്. അദ്ദേഹം പറയുന്നു: അബൂ ബക്ർ (റ) നബി ˜ യുടെ വാതിൽക്കൽ വന്ന് പ്രവേശനത്തിന് അനുമതി ചോദിച്ചു. വാതിൽക്കൽ കുറെ ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും (റ) വന്ന് സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറേ കഴിഞ്ഞശേഷം രണ്ട് പേർക്കും അകത്ത്കടക്കുവാൻ അനുമതി കിട്ടി. തിരുമേനി മൗനമായിരിക്കയായിരുന്നു. ഭാര്യമാർ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്. ഉമർ (റ) പറഞ്ഞു: "ഞാൻ നബി ˜ യോട് സംസാരി ചിരിച്ചേക്കാം!' അദ്ദേഹം നബിയോട്: "അല്ലാഹുവിന്റെ റസൂലേ, സൈദിന്റെ മകൾ (എന്റെ ഭാര്യ) അൽപം മുമ്പ് എന്നോട് ചിലവിന് കൊടുക്കാനാവശ്യ പ്പെട്ടു: അപ്പോൾ ഞാനവളുടെ കഴുത്തിന് കൊടുത്ത ഇടി അങ്ങുന്ന് കണ്ടിരുന്നുവെ ങ്കിൽ!' ഇത് കേട്ടപ്പോൾ തിരുമേനി അവിടുത്തെ അണപ്പല്ലുകൾ കാണപ്പെടുമാറ് ചിരി ച്ചുപോയി! തിരുമേനി തുടർന്ന് പറഞ്ഞു: "ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റുപാടും വന്നുകൂടിയിരിക്കുന്നു!' അപ്പോൾ അബൂബക്ർ (റ), (റ)യു ടെയും, ഉമർ (റ) ഹഫ്സ്വഃയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാൻ ശ്രമിക്കു കയും "റസൂൽ തിരുമേനി ˜ യുടെ കൈവശം ഇല്ലാത്തതിന് ആവശ്യപ്പെടുകയാണോ നിങ്ങൾ?' എന്ന് അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഇൗ അവസരത്തിൽ നബി ˜ യുടെ ഭാര്യമാർ, തിരുമേനിയുടെ പക്കൽ ഇല്ലാത്തത് ഇനിമേലിൽ ഞങ്ങൾ ആവശ്യപ്പെടുകയില്ലെന്ന് പറഞ്ഞു. പിന്നീട് ആയത്ത് അവതരി ച്ചു. ആദ്യമായി തിരുമേനി (റ)യോട്, "ഞാൻ നിന്നോടൊരു കാര്യം പറയുന്നു; നിന്റെ മാതാപിതാക്കളോട് ആലോചന ചെയ്യാതെ ബദ്ധപ്പെട്ടു അതിന് മറുപടി പറയ രുത്' എന്ന് ഉണർത്തിക്കൊണ്ട് എന്ന് (തുടങ്ങുന്ന ഇൗ വചനം) ഓതിക്കേൾപ്പിച്ചു. (റ) ഉടനെ മറുപടി നൽകി: "അവിടുത്തെ കാര്യത്തിലാണോ ഞാൻ മാതാപിതാക്കളോട് ആലോചന നടത്തുന്നത്.?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുള്ള ഭാര്യമാരോട് ഇൗ വിവരം (ഞാൻ പറ ഞ്ഞത്) അറിയിക്കരുത് എന്ന് അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു'. തിരുമേനി പറഞ്ഞു: "അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപക നായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്ത് തിരഞ്ഞെടുത്തുവെന്ന് എന്നോട് ആർ ചോദിച്ചാലും ഞാനത് പറയാതിരിക്കയില്ല.' ( ) വിശ്വാസം, ഭയഭക്തി, നബി ˜ യോടുള്ള സ്നേഹബഹുമാനം ആദിയായവയിലെല്ലാം തന്നെ, നബി ˜ യുടെ പത്നിമാർ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് എത്രയോ ഉയർന്ന പടിയിലാണെന്ന് പറയേണ്ടതില്ല. മറ്റ് സ്ത്രീകൾക്കില്ലാത്ത ഉന്നതപദവികൾ അല്ലാഹു അവർക്ക് നൽകിയിട്ടുമുണ്ട്. ഇൗ അദ്ധ്യായത്തിൽതന്നെ ഇതിന് പല തെളിവുകളും കാണാം. അവർ സത്യവിശ്വാസികളുടെ മാതാക്കളും സമുദായത്തിന്റെ മാതൃകാവനിത കളുമാണ്. നബി ˜ അവരുടെ ഭർത്താവും, തങ്ങൾ അവിടുത്തെ ഭാര്യമാരുമെന്ന നില ക്ക്മനുഷ്യസഹജവും സ്ത്രീസഹജവുമായ ചില പെരുമാറ്റങ്ങൾ ചിലപ്പോൾ പ്രകടമായേക്കുന്നതിൽ അൽഭുതപ്പെടുവാനില്ല. അതേസമയത്ത് പല പാഠ ( ) മുസ്ലിം സമുദായത്തിന് നൽകുകയും ചെയ്യുന്നു. എത്രയോ ഇസ്ലാമിക നിയമങ്ങൾക്കും, ഉപദേശങ്ങൾക്കും ഇത്തരം സംഭവങ്ങൾ കാരണമായിട്ടുണ്ടെന്ന് നബിചര്യയും പരിശോധിക്കുന്നവർക്കറിയാം. ഇവയിൽ പ്രധാനമായ ഈ സൂറത്തിൽ കാണാവുന്നതുമാകുന്നു. നബി ˜ യുടെ പത്നിമാരെ സംബോധന ചെയ്തു കൊണ്ട് അല്ലാഹു പറയുന്നു:- 30 പ നബിയുടെ പത്നിമാരേ! നിങ്ങളിൽ ആരെങ്കിലും വ്യക്തമായ വല്ല ചീത്ത വൃത്തിയും കൊണ്ടു വരുന്ന (പ്രവർത്തിക്കുന്ന) തായാൽ, അവൾക്ക് രണ്ടിരട്ടിയായി ശിക്ഷ ഇര ട്ടിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹു വിന്റെ മേൽ
33:30–31يَٰنِسَآءَ ٱلنَّبِيِّ مَن يَأۡتِ مِنكُنَّ بِفَٰحِشَةٖ مُّبَيِّنَةٖ يُضَٰعَفۡ لَهَا ٱلۡعَذَابُ ضِعۡفَيۡنِۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرٗا
۞وَمَن يَقۡنُتۡ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعۡمَلۡ صَٰلِحٗا نُّؤۡتِهَآ أَجۡرَهَا مَرَّتَيۡنِ وَأَعۡتَدۡنَا لَهَا رِزۡقٗا كَرِيمٗا
(30) നബിയുടെ സ്ത്രീകളേ (പത്നിമാരേ) ആരെങ്കിലും വരു ന്നതായാൽ നിങ്ങളിൽനിന്ന് വല്ല ചീത്തവൃത്തിയുംകൊണ്ട് വ്യക്ത മായ, പ്രത്യക്ഷമായ ഇരട്ടിയാക്കപ്പെടും അവൾക്ക് ശിക്ഷ രണ്ടിരട്ടി അതാകുന്നു അല്ലാഹുവിന്റെ മേൽ പ്രത്യക്ഷത്തിൽതന്നെ ചീത്തയായി ഗണിക്കപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും (വ്യക്തമായ ചീത്തവൃത്തി)യിൽ ഉൾപ്പെടുന്നു. നബി ˜ യെ വെറുപ്പിക്കൽ, മഹാപാപങ്ങൾ മുതലായവയെല്ലാം ഇതിന് ഉദാഹരണങ്ങളാകുന്നു. അടുത്ത വചനങ്ങ ളിൽനിന്ന് ഗ്രഹിക്കാവുന്നതുപോലെ, വഹ്യിന്റെ കേന്ദ്രത്തിൽ ജീവിച്ചു വരുന്ന അവർ ഇതരസ്ത്രീകളെക്കാൾ പലനിലക്കും ഉന്നത പദവിയുള്ളവരാണ്. എന്നിരിക്കെ, മറ്റാരെ പ്പോലെയും തെറ്റുകുറ്റങ്ങൾ വരാതിരിക്കുവാൻ പ്രത്യേകം ബാധ്യസ്ഥരായിരിക്കുകയും ചെയ്യുമല്ലോ അവർ. അല്ലാഹു അവരോട് ഈ താക്കീത് നൽകുവാനുള്ള കാരണം അതാ ണ്. കൂടുതൽ അറിവും പദവിയും ഉള്ളവർ അല്ലാഹുവിന്റെ ശിക്ഷയെ കൂടുതൽ ഭയപ്പെ ടേണ്ടതുണ്ടെന്ന് ഇതിൽനിന്ന് നമുക്ക് മനിലാക്കാം. വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് (ചീത്തവൃത്തി) എന്ന പദം ഉപ യോഗിക്കപ്പെടാറുണ്ട്. ഇവിടെയും അതാണ് ഉദ്ദേശ്യമെന്നത്രെ ചില മഹാൻമാരുടെ അഭി പ്രായം. പക്ഷേ, തിരുമേനിയുടെ പത്നിമാരിൽ നിന്ന് ആ മഹാപാപം സംഭവിച്ചേക്കാൻ ഇടയുണ്ടെന്ന നിഗമനത്തിലല്ല ഈ താക്കീത്. ശിർക്കിനെ നിഷ്കാസനം ചെയ്യാനായി നിയോഗിക്കപ്പെട്ട റസൂൽ തിരുമേനി ˜ യോട്: "നീ ശിർക്ക് ചെയ്താൽ നിശ്ചയമായും നിന്റെ കർമം നിഷ്ഫലമാകുകതന്നെ ചെയ്യും' ( ന്നപ്പഞ്ഞഥ യ്യൾറ ) എന്നും മറ്റും അല്ലാഹു താക്കീത് ചെയ്തിരിക്കുന്നുവല്ലോ. അതുപോലെ, കാര്യത്തിന്റെ ഗൗരവം മറ്റു ള്ളവരെ ഓർമിപ്പിക്കുകയാണ് ഇത്തരം താക്കീതുകളുടെ പ്രധാന ലക്ഷ്യം. ആയത്തിന്റെ അവസാന വാചകം നോക്കുക. എത്ര മഹാൻമാരായാലും ശരി, കുറ്റം ചെയ്തവർക്ക് ശിക്ഷ കൊടുക്കുന്നതിൽ അല്ലാഹുവിന് യാതൊരു മടിയും പക്ഷഭേദവുമില്ല; സത്യ ത്തിനും നീതിക്കും മുമ്പിൽ എല്ലാവരും അവന്റെ അടുക്കൽ സമൻമാരാണ് എന്ന് ആ വാക്യം ഓർമിപ്പിക്കുകയാണ്. (31) അല്ലാഹുവിനോടും, അവ ന്റെ റസൂലിനോടും നിങ്ങളിൽനിന്ന് ആർ വിനയം (അഥവാ ഭക്തി) കാണി ക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്യുന്നുവോ, അവൾക്ക് അവളുടെ പ്രതിഫലം രണ്ട് പ്രാവശ്യം നാം നൽകുന്നതാകുന്നു. അവൾക്ക് മാന്യ മായ ഉപജീവനം നാം ഒരുക്കിവെക്കു കയും ചെയ്തിരിക്കുന്നു. (31) ആർ ഭക്തി (വിനയം) കാണിക്കുന്നുവോ നിങ്ങളിൽനിന്ന് അല്ലാഹുവിനോട്, അല്ലാഹുവിന് അവന്റെ റസൂലിനോടും അവൾ പ്രവർത്തി ക്കുകയും സൽക്കർമം അവൾക്ക് നാം കൊടുക്കും അവളുടെ പ്രതിഫലം രണ്ട് പ്രാവശ്യം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു അവൾക്ക് മാന്യമായ ഉപജീവനം, ആഹാരം ദുർവൃത്തികൾ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച് നബി ˜ യുടെ പത്നി മാർക്ക് കൂടുതൽ ശിക്ഷയുണ്ടായിരിക്കുമെന്നപോലെത്തന്നെ, ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം അവർക്ക് കൂടുതൽ പ്രതി ഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആഢംബരജീവിതവും ഐഹികസുഖസൗക ര്യങ്ങളും ത്യജിച്ചുകൊണ്ട് നബി തിരുമേനി ˜ യൊന്നിച്ച് ക്ഷമാപൂർവ്വം ജീവിക്കുന്നതി ന് പകരം പരലോകത്ത്വെച്ച് മാന്യമായ ഉപജീവനം അല്ലാഹു അവർക്ക് തയ്യാറാക്കി വെച്ചി രിക്കുന്നുവെന്ന് സന്തോഷവാർത്തയും അറിയിക്കുന്നു.
33:32يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا
(32) നബിയുടെ പത്നിമാരേ, നിങ്ങൾ ഭയഭക്തി (അഥവാ സൂക്ഷ് മത) കാണിക്കുന്ന പക്ഷം നിങ്ങൾ സ്ത്രീകളിൽപെട്ട (മറ്റ്) ഒരാളെപ്പോലെ യുമല്ല, അതിനാൽ, നിങ്ങൾ വാക്കിൽ (സംസാരത്തിൽ) താഴ്മ കാണിക്കരുത്. (കാരണം) അപ്പോൾ ഹൃദയങ്ങളിൽ വല്ല രോഗവുമുള്ളവന് മോഹം തോന്നി യേക്കും. നിങ്ങൾ മര്യാദപ്പെട്ട വാക്ക് പറഞ്ഞു കൊള്ളുകയും ചെയ്യണം. (32) നബിയുടെ സ്ത്രീകളേ (പത്നിമാരേ) നിങ്ങളല്ല ഒരാളെപ്പോലെയും സ്തീകളിൽ നിന്നുള്ള നിങ്ങൾ ഭയഭക്തി (സൂക്ഷ്മത) പാലിച്ചാൽ അതിനാൽ നിങ്ങൾ താഴ്മ കാണിക്കരുത് വാക്കിൽ, സംസാരം കൊണ്ട് അപ്പോൾ മോഹിക്കും യാതൊരുവൻ തന്റെ ഹൃദയ ത്തിലുണ്ട് (ഏതെങ്കിലും)രോഗം നിങ്ങൾ പറയുകയും ചെയ്യുക വാക്ക് മാര്യാദപ്പെട്ട, നല്ല, സദാചാരപ്രദമായ (നിങ്ങൾ ഭയഭക്തി-അഥവാ സൂക്ഷ്മതപാലിക്കുന്ന പക്ഷം) എന്ന വാക്ക് അതിന്റെ മുമ്പുള്ള വാക്യത്തോട് ചേർന്നതായും, അതിന്റെ പിന്നിലുള്ള വാചകത്തോട് ചേർന്നതായും വരാവുന്നതാണ്. മുൻ വാചകത്തോട് ബന്ധപ്പെട്ടതാണെന്ന് വെക്കുമ്പോൾ വാചകത്തിന്റെ സാരം ഇപ്രകാരമായിരിക്കും. നിങ്ങൾ ഭയഭക്തിയുള്ളവരാണെങ്കിൽ, നിങ്ങൾ മറ്റേത് സ്ത്രീകളെപ്പോലെയുമായിരിക്കയില്ല. - എല്ലാവരെക്കാളും ഉപരിയായ ഒരു സ്ഥാനം നിങ്ങൾക്കുണ്ട്. ആകയാൽ നിങ്ങൾ വാക്കിൽ താഴ്മ കാണിക്കരുത്സ്ല. പിന്നീടുള്ള വാചകത്തോട് ബന്ധപ്പെട്ടതാണ് ആ വാക്കെന്ന് വെക്കുമ്പോൾ ഇങ്ങിനെ സാരം വരും. നിങ്ങൾ മറ്റേതൊരു സ്ത്രിയെ പോലെയുമല്ല; നിങ്ങൾ ശരിക്ക് സൂക്ഷമത പാലിക്കുകയാണെങ്കിൽ വാക്കിൽ താഴ്മ കാണിക്കരുത്. ഈ രണ്ട് വിധത്തിലും ഇവിടെ അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്, ഓരോന്നിനും ചില ന്യായ വശങ്ങളുണ്ട് ഇവിടെ അത് വിസ്തരിച്ചു ദീർഘിപ്പിക്കേണ്ടതില്ല. ഏതായാലും മനുഷ്യന്റെ ശ്രേഷ്ഠതയുടെയും യോഗ്യതയുടെയും സാക്ഷാൽ മാനദfiം അല്ലാഹു വിന്റെയടുക്കൽ തക്വ്വാ (ഭയഭക്തിയാകുന്ന സൂക്ഷ്മത), തന്നെ (നി ങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ വെച്ച് ഏറ്റവും തക്വ്വയുള്ളവനാണ്) എന്നത് പോലെയുള്ള വാക്യങ്ങളിൽ നിന്ന് അത് സ്പഷ്ടമാണ്. തക്വ്വയോടൊപ്പം മറ്റുതരത്തിലുള്ള വല്ല യോഗ്യതകളും ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടുമെന്ന് മാത്രം. ഏൾത്ഥദ്ധമ (ജാഹിലിയ്യാ കാലത്ത് ഉത്തമൻമാരായുള്ളവർ ഇസ്ലാ മിലും കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കിൽ) (മു.) എന്ന ഹദീഥിൽ നിന്നും മറ്റും ഇത് മനിലാക്കാം. അന്യപുരുഷൻമാരുമായി സംസാരിക്കുമ്പോൾ നബി ˜ യുടെ ഭാര്യമാർ അനുവർത്തി ക്കേണ്ട നയമാണ് ആയത്തിന്റെ അവസാനത്തെ ഭാഗം ചൂണ്ടിക്കാണിക്കുന്നത്. സംസാര ത്തിൽ താഴ്മയും വിനയവും പ്രകടമാക്കരുത്., അതേസമയത്ത് മര്യാദയോടും സദാചാര നിഷ്ഠയോടും കൂടിയായിരിക്കയും വേണമെന്നത്രെ അത്. ജനങ്ങൾ കപടവിശ്വാസികളും സദാചാരമര്യാദകളിൽ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. മാത്രമല്ല നബി ˜ യുടെ പത്നിമാരെക്കുറിച്ച് വല്ല ആരോപണങ്ങൾക്കും അവസരം ലഭിക്കുവാനാഗ്രഹിക്കുന്ന ചില കുബുദ്ധികളും അന്ന് മദീനയിലുണ്ടായിരുന്നു. (റ)യുടെ പേരിൽ അവർ നിർമിച്ചുണ്ടാക്കിയ അപരാധം പ്രസിദ്ധമാണല്ലോ. സ്ത്രീകൾ അന്യപുരുഷൻമാരോട് സംസാ രിക്കുന്നത് വളരെ താഴ്മയോടും മാർദ്ദവത്തോടും കൂടിയാകുമ്പോൾ അതിന് ഒരു പ്രത്യേക ആകർഷകത്വമുണ്ടാവുക സ്വാഭാവികമാണ്. ചില സ്തീകളുടെ ശ–ം തന്നെ പ്രത്യേകം ആകർഷകമായെന്ന് വരും. ശ്രോതാവ് ദുർബല ഹൃദയനോ, അശുദ്ധ ഹൃദയനോ ആണെ ങ്കിൽ അവൻ ആ സംസാരം മൂലം അനാവശ്യ വിചാര വികാരങ്ങൾക്ക് വിധേയനായേക്കു കയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികൾക്ക് ഇടയാക്കരുതെന്നാണ് ഈ കൽപ നയുടെ ഉദ്ദേശ്യം. ഈ സൂറത്ത് നബി ˜ യുടെ പത്നിമാരെ അഭിമുഖീകരിച്ചു പ്രസ്താ വിച്ചിട്ടുള്ള മിക്ക വിധികളും മുസ്ലിം സ്ത്രീകൾക്ക് എല്ലാം തന്നെ ബാധകമായതാണെന്ന് ഓർക്കേണ്ടതാകുന്നു.
33:33وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا
(33) നിങ്ങൾ നിങ്ങളുടെ വീടുക ളിൽ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ ന്ധ ജാഹിലിയ്യത്തി ത്സ ന്റെ (അജ്ഞാനകാലത്തെ) സൗന്ദര്യ പ്രദർശനം (പോലെ) നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കുകയും അരു ത്. നിങ്ങൾ നമസ്കാരം നില നിർത്തു കയും സക്കാത്ത് കൊടുക്കുകയും ചെയ്യ ണം. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ നിന്ന്- (പ്രവാചകന്റെ) വീട്ടുകാരേമാലിന്യം നീക്കിക്കളയുവാ നും, നിങ്ങളെ ഒരു (നല്ല) ശുദ്ധീക രണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (33) നിങ്ങൾ അടങ്ങിയിരിക്കുകയും ചെയ്യുക നിങ്ങളുടെ വീടുക ളിൽ നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കരുത് ജാഹിലിയ്യത്തിന്റെ സൗന്ദര്യം പ്രദർശിപ്പിക്കൽ ആദ്യത്തെ (മുമ്പത്തെ) നിങ്ങൾ നിലനിറുത്തു കയും ചെയ്യുക നമസ്കാരം നിങ്ങൾ കൊടുക്കുകയും ചെയ്യുക സക്കാ നിങ്ങൾ അനുസരിക്കുകയും ചെയ്യുക അല്ലാഹുവിനെ അവന്റെ റസൂലിനേയും നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളൂ അല്ലാഹു പോക്കുവാൻ, നീക്കികളയുവാൻ (മാത്രം) നിങ്ങളിൽ നിന്ന് മാലിന്യം, വൃത്തികേട് വീട്ടുകാരേ നിങ്ങളെ ശുദ്ധിയാക്കുവാനും ഒരു ശുദ്ധിയാക്കൽ ശരീരത്തിൽ മറക്കേണ്ടുന്ന ഭാഗം മുഴുവൻ മറക്കാതിരിക്കുക, ശരീരഭാഗങ്ങൾ പുറമെ കാണ ത്തക്ക ലോലമോ, നേർത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരു ഷൻമാരെ ആകർഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യ സാമ ഗ്രികൾ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദർശനത്തിൽ ( )ഉൾപ്പെടുന്നു. ഇസ്ലാമിന് മുമ്പുള്ള അജ്ഞാനകാലത്തിനും, അന്ന് നടപ്പിലുണ്ടായിരുന്ന ദുരാചാരങ്ങൾക്കും പറയപ്പെടുന്ന വാക്കാണ് ജാഹിലിയ്യത്ത് ( ഗ്നട്ടപ്പഴസ്ലഘ മാലിന്യം ( ) എന്ന് പറഞ്ഞതിൽ സ്ഥാനമാ നങ്ങൾക്ക് ക്ഷതം ബാധിക്കുന്ന കാര്യങ്ങളും, പാപങ്ങളും ഉൾപ്പെടുന്നു. ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷ സംവിധാനങ്ങളും, സൗന്ദര്യ പ്രക ടനങ്ങളും, പുരുഷ സമ്പർക്കങ്ങളും നബി ˜ യുടെ പത്നിമാരായ നിങ്ങൾക്ക് ഒരിക്കലും നിങ്ങൾ വർജ്ജിക്കണം, നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയി രുന്നു നിങ്ങളുടെ അന്തും മാന്യതയും പാലിക്കണം എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്. അച്ചടക്ക സംബന്ധമായ നിർദ്ദേശങ്ങളെ തുടർന്നുകൊണ്ട് നമസ് കാ രത്തെപറ്റിയും സക്കാത്തിനെ പറ്റിയും ഓർമിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാന മായി നിലകൊള്ളുന്ന ഒരു കാര്യം-അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂ ലിനെയും അനുസരിക്കണമെന്ന്കൽപിക്കുന്നു. ഇത്രയും വ്യക്തമായും ശക്തമായും ഉപ ദേശിക്കുന്നത് യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാൻ വേണ്ടിയല്ല. നേരെമറിച്ച് പ്രവാചകന്റെ വീട്ടുകാരായ നിങ്ങൾ എല്ലാ നിലക്കും മറ്റേത് സ്ത്രീകളെക്കാളും പരിശുദ്ധരും നിർമലരുമായിരിക്കേണ്ടതുണ്ട്. അതിന് വേണ്ടി മാത്രമാണ് എന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. നബി ˜ പ്രസ്താവിച്ചതായി ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്.- - (സാരം. നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്. അവൾ അവളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിശാച് അവളെ വെളിക്ക് വരുത്താൻ ശ്രമിക്കും. അവ ളുടെ റ∫ിന്റെ കാരുണ്യത്തോട് അവൾ കൂടുതൽ അടുത്തവളായിരിക്കുക അവൾ അവളുടെ വീടിനുള്ളിലായിരിക്കുമ്പോഴാണ്). (തി, ബാർ) സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്ന് പറഞ്ഞതുകൊണ്ട് അവൾ ഒരിക്കലും, ഒരു കാര്യ ത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബി ˜ യുടെ കാലത്ത് സ്ത്രീകൾ പള്ളി യിൽ നമസ്കാരത്തിനും പോയിരുന്നതും, യുദ്ധയാത്രകളിൽ പുരുഷൻമാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് തടയരുതെന്നും പെരുന്നാളിന്റെ പ്രാർത്ഥനായോഗത്തിൽ അവരെ പങ്കെടുപ്പിക്കണമെന്നുമുള്ള നബിവചന ങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തിൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുക, അടുത്തബന്ധുക്കളോട് കൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷൻമാരുമായി സമ്പർക്കത്തി ന്നിടയാകുന്ന രംഗങ്ങളിൽ പങ്കെടുക്കുക ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്. "വീട്ടുകാരേ' ( ) എന്ന് സംബോധന ചെയ്തത് നബി ˜ യുടെ വീട്ടുകാരെ ഉദ്ദേശിച്ചാണല്ലോ. നബി ˜ യുടെ പത്നിമാരെല്ലാവരും അതിൽ ഉൾപ്പെടുമെന്ന് വ്യക്തമാ ണ്. തിരുമേനിയുമായി അടുത്ത കുടുംബബന്ധമുള്ളവരും, അവിടുത്തോടൊന്നിച്ച് താമ സിച്ച് വരുന്നവരുമായ ആളുകളും "വീട്ടുകാരിൽ ("അഹ്ലുൽ ബൈത്തി'ൽ) ഉൾപ്പെ ടും. തിരുമേനി ഒരിക്കൽ, പ്രിയപുത്രിയായ ഫാത്വിമഃ (റ), അവരുടെ മക്കളായ ഹസൻ (റ), ഹുസൈൻ (റ), ഭർത്താവായ അലി (റ) എന്നിവരെയെല്ലാം ചേർത്തുകൊണ്ട് "എന്റെ വീട്ടുകാർ' ( ) എന്ന് പ്രസ്താവിച്ചത് അതുകൊണ്ടാകുന്നു. മേൽ വചനങ്ങളിൽ പലേടത്തും നബി ˜ യുടെ പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ട് ഉപയോഗിച്ച സാമാ ന്യനാമം ( ) സ്ത്രീലിംഗം ( ) ആയിരുന്നു. അതേസമയത്ത് ഇവിടെ "അഹ്ലുൽ ബൈത്തി'നെ സംബോധനചെയ്തുകൊണ്ട് ഉപയോഗിച്ച സർവ്വനാമം പുല്ലിംഗം ( ) ആകുന്നുവെന്നത് ശ്രദ്ധേയമാണ്. ഇൗ വാക്കിനെക്കുറിച്ചും, ഇതിന്റെപേരിൽ ഉണ്ടായിട്ടുള്ള പല തെറ്റിദ്ധാരണകളെക്കുറിച്ചും സൂ: ശൂറാ 23ന്റെ വിശദീകരണത്തിൽ കൂടുതൽ വിവരം കാണാം. നബി ˜ യുടെ പത്നിമാരോട് വീട്ടിൽ അടങ്ങിയിരിക്കുവാനും മറ്റും ഉപദേശിച്ചശേ വീട്ടിൽ വെച്ച് നിത്യേന ശ്രദ്ധ പതിക്കേണ്ടതുള്ളതും, ഇതരവീടുകളിൽവെച്ച് ലഭി ക്കാറില്ലാത്തതുമായ ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു:- 34 പ അല്ലാഹുവിന്റെ "ആയ ത്തുക'ളായും വിജ്ഞാനമായും നിങ്ങ ളുടെ വീടുകളിൽവെച്ച് ഓതിക്കേൾപ്പിക്ക പ്പെടുന്നതിനെ നിങ്ങൾ ഓർമിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞാനമുള്ളവനും സൂക്ഷ്മജ്ഞാനമു ള്ളവനുമാകുന്നു.
33:34–39وَٱذۡكُرۡنَ مَا يُتۡلَىٰ فِي بُيُوتِكُنَّ مِنۡ ءَايَٰتِ ٱللَّهِ وَٱلۡحِكۡمَةِۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
إِنَّ ٱلۡمُسۡلِمِينَ وَٱلۡمُسۡلِمَٰتِ وَٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ وَٱلۡقَٰنِتِينَ وَٱلۡقَٰنِتَٰتِ وَٱلصَّـٰدِقِينَ وَٱلصَّـٰدِقَٰتِ وَٱلصَّـٰبِرِينَ وَٱلصَّـٰبِرَٰتِ وَٱلۡخَٰشِعِينَ وَٱلۡخَٰشِعَٰتِ وَٱلۡمُتَصَدِّقِينَ وَٱلۡمُتَصَدِّقَٰتِ وَٱلصَّـٰٓئِمِينَ وَٱلصَّـٰٓئِمَٰتِ وَٱلۡحَٰفِظِينَ فُرُوجَهُمۡ وَٱلۡحَٰفِظَٰتِ وَٱلذَّـٰكِرِينَ ٱللَّهَ كَثِيرٗا وَٱلذَّـٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغۡفِرَةٗ وَأَجۡرًا عَظِيمٗا
وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا
Passage continues through verse 33:39.
(34) നിങ്ങൾ ഓർക്കുകയും ചെയ്യുക, സ്മരിക്കുക ഓതിക്കേൾപ്പിക്കപ്പെടു ന്നത്, പാരായണം ചെയ്യപ്പെടുന്നത് നിങ്ങളുടെ വീടുകളിൽ അല്ലാ ഹുവിന്റെ ആയത്തുകളായി വിജ്ഞാനമായും നിശ്ചയമായും അല്ലാഹു ആകുന്നു നിഗൂഢജ്ഞൻ, സൗമ്യശീലൻ സൂക്ഷ്മജ്ഞൻ വചനങ്ങളും, അല്ലാത്തവയുമായ ദൈവിക സന്ദേശങ്ങൾ (വഹ്യുകൾ) നബി ˜ സാധാരണ ലഭിച്ചുകൊണ്ടിരിക്കും. നബി ˜ അപ്പപ്പോൾ അവ പ്രബോധനം ചെയ്യു കയും, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും. തിരുമേനിയുടെ തിരുവായിൽനിന്ന് നിത്യേന പുറത്തുവരുന്ന വിജ്ഞാനമൊഴികൾ ഇതിന് പുറമെയും. ഇതെല്ലാം മിക്കപ്പോഴും അവിടുത്തെ വാസസ്ഥലങ്ങളിൽ വെച്ചാണല്ലോ സംഭവിക്കുന്നത്. അവ കാണുവാനും, കേൾക്കുവാനും, ഗ്രഹി ക്കുവാനും, മറ്റുള്ളവർക്ക് പഠിപ്പിക്കുവാനും നബി ˜ യുടെ പത്നിമാരെക്കാളധികം മറ്റാർക്കാണ് ഭാഗ്യം ലഭിക്കുക?! ഇക്കാര്യം പ്രത്യേകം ഓർമിക്കണമെന്നത്രെ ഈ വചനം അവരെ ഉണർത്തു ന്നത്. സത്യവിശ്വാസികളുടെ മാതാക്കളും, മാതൃകാവനിതകളുമായ അവർ അതിന് കൂടു തൽ ബാധ്യതയുള്ളവരുമാണല്ലോ. ഹൃദയത്തിൽ വക്രതയോ രോഗമോ ഉള്ള ചില മുസ്ലിംനാ മധാരികളും, ഇസ്ലാമിന്റെ വിരോധികളും എന്ത്തന്നെ പറഞ്ഞാലും ശരി, ഈ ബാധ്യത മുസ്ലിംകളുടെ മാതാക്കളായ അവർ തികച്ചും നിറവേറ്റുകയുണ്ടായിട്ടുണ്ടെന്നതിൽ നമുക്ക് സംശയമില്ല. ൽപ്പറ വിശുദ്ധ പുറമെ, ജനങ്ങളിൽ പ്രബോധനം ചെയ്യേണ്ടുന്ന വേറെ ദൈവിക സന്ദേശങ്ങളൊന്നും നബി ˜ "രിസാലത്തിന്റെ വഹ്യാ' ( ള്ളങവ )കുന്ന ദിവ്യസന്ദേശം നല്ലാതെ നബി ˜ സിദ്ധിച്ചിട്ടുള്ള എല്ലാ വഹ്യുകളും കേവലം "ഇൽഹാം' (അന്തർബോ ധനം) വഴി മാത്രം ലഭിച്ചതാണ്-അഥവാ മലക്ക് മുഖേനെ ലഭിച്ച വഹ്യ് മാത്ര "ഇൽഹാം' വഴി ലഭിക്കുന്ന വഹ്യുകളിൽ തെറ്റായതും, ശരിയായതും ഉണ്ടാവാമെന്നും, അവയൊന്നുംതന്നെ തിരുമേനിയുടെ ദൗത്യസന്ദേശങ്ങളിൽ ഉൾപ്പെടു ന്നവയല്ലെന്നും മറ്റും ഇപ്പോൾ ചില പുത്തൻവാദങ്ങൾ കേൾക്കുവാൻ തുടങ്ങിയിട്ടുണ്ട്. ( ) തെറ്റായ വാദമാണെന്ന് ഇൗ ആയത്തിൽനിന്നും മറ്റുചില ആയത്തുക ളിൽനിന്നും വ്യക്തമായി മനിലാക്കാവുന്നതാണ്. നബി ˜ യുടെ വീട്ടിൽവെച്ച് ജനങ്ങളെ കേൾപ്പിക്കുന്നത് അല്ലാഹുവിന്റെ ആയത്തുകൾ മാത്രമല്ല ; വിജ്ഞാനമാകുന്ന "ഹി ക്മത്തും' അവരെ കേൾപ്പിക്കേണ്ടതായുണ്ട്. (അല്ലാഹുവിന്റെ "ആയത്തു'കളിൽ നിന്നും "ഹിക്മത്തി'ൽ നിന്നും നിങ്ങളുടെ വീടുകളിൽ പാരായണം ചെയ്യപ്പെടുന്നത്) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. സൂ: 112 ൽ, നബി ˜ യോട്: (അല്ലാഹു നിനക്ക് കിത്താബും ഹിക്മത്തും ഇറക്കിത്തന്നിരിക്കുന്നു) എന്നും, സൂ: ബക്വറഃ 231 ൽ, സത്യ വിശ്വാസികളോട്: (വേദഗ്രമ്ലത്തിൽനിന്നും, ഹിക്മ ത്തിൽനിന്നും നിങ്ങൾക്ക് ഓർക്കുവിൻ. അത്മുഖേന അവൻ നിങ്ങൾക്ക് സദുപദേശം നൽകുന്നു.) എന്ന് പറയുന്നു. അപ്പോൾ: (1) പാരായണത്തിലും, സദുപദേശത്തിലും അല്ലാഹുവിന്റെ ആയത്തുകൾക്ക് പുറമെ "ഹിക്മത്തി'നും പങ്കുണ്ടെന്നും, (2) നബി തിരുമേനി ˜ വേദഗ്രമ്ലം അതിന് പുറമെ "ഹിക്മത്തും' അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നും (3) സത്യവിശ്വാസികൾ വേദഗ്രമ്ലത്തിന് പുറമെ "ഹിക്മത്തും' സ്വീകരിക്കേണ്ടതുണ്ടെന്നും സ്പഷ്ടമാണല്ലോ. എനി, വേദഗ്രമ്ലമോ, ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളു മാകുന്ന ആയത്തുകളോ അല്ലാത്ത മറ്റ് വല്ലതും നബി ˜ ജനങ്ങളിൽ പ്രബോധനം ചെയ്യേ ണ്ടതുണ്ടോ എന്നാണ് നമുക്ക് അറിയാനുള്ളത്. സൂ: 71 ൽ (ഹേ, റസൂലേ, നിന്റെ റ∫ിങ്കൽനിന്ന് നിനക്ക് ഇറക്കപ്പെട്ടതിനെ നീ എത്തിച്ചുപ്രബോധനം ചെയ്തുകൊടുക്കുക. നീ അത് ചെയ്തില്ലെങ്കിൽ നീ അവന്റെ "രിസാലത്ത്' - എന്ന് അല്ലാഹു പറയുന്നു. നബി ˜ ഇറക്കപ്പെട്ട തിൽ വേദഗ്രമ്ലം ഒറ്റക്കല്ല ഉള്ളതെന്നും, ഹിക്മത്തും കൂടി ഉണ്ടെന്നും നാം കണ്ടുവല്ലോ. എന്നി രിക്കെ, ഹിക്മത്തും പ്രബോധനം ചെയ്തെങ്കിലേ തിരുമേനിയുടെ രിസാല ത്താകുന്ന ദൗത്യനിർവ്വഹണം പൂർത്തിയാകുകയുള്ളൂവെന്നും ഇൗ ആയത്തിൽനിന്ന് വ്യക്ത മാണ്. സൂ: ഒരു ആയത്തിൽ നബി ˜ യുടെ കർത്തവ്യങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കുക: (അവർക്ക് ഹുവിന്റെ -ആയത്തുകൾ ഓതിക്കൊടുക്കുകയും, അവർക്ക് അവർക്ക് വേദഗ്രമ്ലവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു റസൂ ലിനെ അവരിൽനിന്ന് അവൻ നിയോഗിച്ചു) വേദഗ്രമ്ലത്തെപ്പോലെ ത്തന്നെ നബി ˜ ഹി ക്മത്തും പഠിപ്പിക്കേണ്ടതുണ്ടെന്ന് ഇൗ വചനം കൂടുതൽ സ്പഷ്ടമാക്കുന്നു. "ഹിക്മത്ത്' ( ) ഇസ്ലാമിലെ അംഗീകൃത പ്രമാണങ്ങൾ, മൗലികസിദ്ധാന്തങ്ങൾ, അനുഷ്ഠാ നകർമങ്ങൾ, നിയമങ്ങൾ ആദിയായ തുറകളിൽ, ഇന്നത്തെ ഭൗതിക താൽപര്യങ്ങളു മായി പൊരുത്തപ്പെടാത്ത വശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടുകാണുവാനും, ബഹുജന ങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി ഇസ്ലാമിൽനിന്ന് അവർ സ്വയം അകന്നുപോകുവാനും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടിയുടെ പല ഇനങ്ങളിൽ ഒന്നുമാത്രമാണ് ഈ വാദം. തൽകർത്താക്കളുടെ പുത്തൻ യുക്തിവാദങ്ങൾ മുഴുവൻ രൂപംകൊണ്ട് കഴി ഞ്ഞിട്ടില്ലെങ്കിലും, മതബോധവും ദീർഘദൃഷ്ടിയും ഉള്ളവർക്ക് അവരുടെ ലക്ഷ്യവും മാർഗവും അജ്ഞാതമല്ല. യുക്തി, തത്വജ്ഞാനം' എന്നൊക്കെയാണ് വാക്കർത്ഥം. നബി ˜ യിൽ നിന്ന് പുറമെ ലഭിക്കുന്ന എല്ലാ ജ്ഞാനങ്ങളും ഹിക്മത്തിൽ ഉൾപ്പെടുന്നു. തിരുമേ നിയുടെ ചര്യകളും വചനങ്ങളുമാകുന്ന സുന്നത്താണ് അതുകൊണ്ട് വിവക്ഷ. വിഭാഗം - 5 നബി ˜ യുടെ പത്നിമാരെ സംബന്ധിച്ച് പലതും പ്രസ്താവിച്ചശേഷം, മൊത്ത ത്തിൽ പുരുഷൻമാരെയും സ്ത്രീകളെയും സംബന്ധിച്ചാണ് അടുത്ത വചനത്തിൽ പ്രസ്താ വിക്കുന്നത്. ഇതുവരെയുള്ള വചനങ്ങൾ കേൾക്കുമ്പോൾ, നബി ˜ യുടെ പത്നിമാരല്ലാത്ത സ്ത്രീകൾക്ക് തങ്ങളെപ്പറ്റിയും പ്രസ്താവിച്ചുകാണുവാൻ ആഗ്രഹമുണ്ടാകു മല്ലോ. മാത്രമല്ല, പല പ്രസ്താവനകളും പ്രത്യക്ഷത്തിൽ പുരുഷൻമാരെ അഭി മുഖീകരിച്ചായിരിക്കും കാണുക. ആ നിലക്കും മുസ്ലിം സ്ത്രീകൾക്ക് അങ്ങനെ ആഗ്രഹം തോന്നുവാൻ ഇടയുണ്ട്. ചില സ്ത്രീകൾ ഇതിനെപ്പറ്റി നബി ˜ യോട് ചോദിക്കുകതന്നെ ചെയ്തിരുന്നു. "അൻസ്വാരി'ക്കാരിയായ )യും നബി ˜ യുടെ പത്നി ഉമ്മുസലമഃ ( ഗ്നഞ്ഞപ്പക്കട )യും നബി ˜ യോട് ഇതിനെപ്പറ്റി ചോദിക്കുകയുണ്ടായെന്നും, അനന്തരം താഴെ കാണുന്ന വചനം അവതരി ച്ചുവെന്നും ഹദീഥുകളിൽ കാണാം. ( ) അല്ലാഹു പറയുന്നു: 3 5 പ നി ശ്ച യ മാ യും , "മുസ്ലിം'കളായ (കീഴൊതുക്കമുള്ള) പുരുഷൻമാരും സ്ത്രീകളും, മിനു'കളായ (സത്യവിശ്വാസികളായ) പുരുഷൻമാരും സ്ത്രീകളും, ഭക്തന്മാ രായ പുരുഷൻമാരും സ്ത്രീകളും, സത്യവാൻമാരായ പുരുഷൻമാരും സ്ത്രീകളും, ക്ഷമാശീലരായ പുരു ഷൻമാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷൻമാരും സ്ത്രീകളും, ദാന ധർമം ചെയ്യുന്ന പുരുഷൻമാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരു ഷൻമാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷൻമാരും സ്ത്രീകളും, ഗ്നഞ്ഞപ്പക്കട ഗ്നഞ്ഞപ്പക്കട ഗ്നഞ്ഞപ്പക്കട ഗ്നഞ്ഞപ്പക്കട ഗ്നഞ്ഞപ്പക്കട ഓർമി ക്കുന്ന പുരുഷൻമാരും സ്ത്രീകളും, ഇവർക്ക് (എല്ലാവർക്കും) അല്ലാഹു പാപ മോചനവും, മഹത്തായ പ്രതിഫ ലവും ഒരുക്കിവെച്ചിരിക്കുന്നു. (35) നിശ്ചയമായും മുസ്ലിം (കീഴൊതുക്കമുള്ള) പുരുഷൻമാർ മുസ്ലിം സ്ത്രീകളും (സത്യവിശ്വാസി)കളായ പുരുഷൻമാരും സ്ത്രീകളും ഭക്തൻമാരും ഭക്തരായ സ്ത്രീകളും സത്യവാൻമാരും സത്യവതികളും ക്ഷമാ ശീലൻമാരും, സഹനശീലൻമാരും ക്ഷമാശീലരായ സ്ത്രീകളും ഭയപ്പാടുള്ള പുരുഷൻമാരും ഭയപ്പാടുള്ള സ്ത്രീകളും ദാനധർമം കൊടുക്കുന്ന പുരുഷൻമാരും ദാനധർമം ചെയ്യുന്ന സ്ത്രീകളും നോമ്പനുഷ്ഠിക്കുന്ന പുരുഷൻമാരും നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷൻമാരും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്ന സ്ത്രീകളും അല്ലാഹുവിനെ ഓർക്കുന്ന പുരു ഷൻമാരും ധാരാളം, വളരെ ഓർക്കുന്ന സ്ത്രീകളും അല്ലാഹു ഒരുക്കിയിരിക്കുന്നു അവർക്ക് പാപമോചനം പ്രതിഫലവും വമ്പിച്ച, മഹത്തായ മേൽ പ്രസ്താവിച്ച സൽഗുണങ്ങളുള്ള ആളുകൾ ആരാവട്ടെപുരുഷനായാലും സ്ത്രീയാ യാലും അല്ലാഹു പൊറുത്തുകൊടുക്കുകയും വമ്പിച്ച പ്രതിഫലങ്ങൾ നൽകു കയും ചെയ്യും. പിന്നീട് നൽകുമെന്നുമാത്രമല്ല, അത് ഇപ്പോൾതന്നെ തയ്യാറാക്കി വെച്ചുകഴി ഞ്ഞിരിക്കുകയാണെന്ന് കൂടി അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിനെ സദാ ഓർക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുകയും അതിനെത്തുടർന്ന് തങ്ങളുടെ നന്മക്കുവേണ്ടി ഹൃദയംഗമമായ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ബുദ്ധി മാന്മാരെക്കുറിച്ച് അല്ലാഹു പറയുന്നു: - (അപ്പോൾ അവരുടെ റ∫് അവർക്ക് മറു പടി നൽകുന്നതാണ്: ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളിൽനിന്ന് കർമം ചെയ്ത ഒരാ ളുടെ കർമവും ഞാൻ പാഴാക്കുകയില്ല എന്ന്. 195) ഇസ്ലാമിനെ പ്രാവർത്തികമാക്കുകവഴി അല്ലാഹുവിന് കീഴ്പ്പെട്ടു അനുസരണം കാണി ക്കുന്നവൻ എന്നത്രെ "മുസ്ലിം' ( ) എന്ന വാക്കിന്റെ വിവക്ഷ. മനഃപൂർവം സത്യവി ശ്വാസം സ്വീകരിച്ചവൻ എന്നാണ് എന്ന വാക്കിന്റെ താൽപര്യം. ചിലപ്പോൾ ഈ വാക്കുകൾ (ഇസ്ലാം -ഈമാൻ എന്നിവയും, മുസ്ലിം എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്. ഇസ്ലാമില്ലാത്ത ഈമാൻകൊണ്ട് പ്രയോജനമില്ല; പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെ ങ്കിൽ ഇസ്ലാം ഉണ്ടാകാതിരിക്കുവാൻ നിവൃത്തിയില്ല. യഥാർത്ഥ മുസ്ലിം കുവാനും തരമില്ല. ഇതാണതിന് കാരണം. ചുരുക്കത്തിൽ രണ്ട് വാക്കിന്റെയും സാക്ഷാൽ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോൾ അവ പരസ്പരം വേറിട്ടുനിൽക്കുവാൻ നിർവ്വാഹമില്ലാത്തതാകുന്നു. യഥാർത്ഥത്തിലുള്ള ഈമാൻ ഹൃദയത്തിൽ സ്ഥലം പിടിക്കാതെ ബാഹ്യത്തിൽ ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ സ്വീകരിച്ചുവരുന്നവരെ ന്ധ മുനാഫിക്വു ത്സ കൾ (കപടവിശ്വാസികൾ) എന്ന് തരംതിരിക്കുന്നത് ഇത്കൊണ്ടാകുന്നു. അല്ലാ ഹുവിന്റെ പക്കൽനിന്നുള്ള പാപമോചനത്തിന്നും, മഹത്തായ പ്രതിഫലത്തിനും, എല്ലാ പുരു ഷൻമാരും സ്ത്രീകളും അർഹരായിത്തീരുന്നതിനും ആവശ്യമായ പത്ത് ഗുണങ്ങൾ ഈ വചനത്തിൽ പ്രസ്താവിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. 36 പ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാൽ -തങ്ങളുടെ കാര്യത്തെക്കുറിച്ച് അവർക്ക് (വേറൊരു) തിരഞ്ഞെടുപ്പ് (അഭിപ്രായം) ഉണ്ടായിരിക്കുവാൻ പാടില്ല. അല്ലാഹുവി നോടും, അവന്റെ റസൂലിനോടും ആർ അനുസരണക്കേട് കാണിക്കു ന്നുവോ അവൻ, തീർച്ചയായും വ്യക്തമായ വഴിപിഴവ് പിഴച്ചുപോയി രിക്കുന്നു! (36) ഒരു സത്യവിശ്വാസിക്കും പാടില്ല, ആകാവതല്ല സത്യ വിശ്വാസിനിയായ സ്ത്രീക്കും ഇല്ല തീരുമാനിച്ചാൽ, വിധി നടത്തിയാൽ അല്ലാഹുവും അവന്റെ റസൂലും (ദൂതനും) ഒരു കാര്യം ഉണ്ടായിരിക്കൽ അവർക്ക് തിരഞ്ഞെടുക്കൽ (അഭിപ്രായം) അവരുടെ കാര്യത്തെക്കുറിച്ച് ആരെങ്കിലും അനുസരണക്കേട് കാണിച്ചാൽ, എതിര് പ്രവർത്തിച്ചാൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടും എന്നാൽ തീർച്ചയായും അവൻ പിഴച്ചു വ്യക്തമായ വഴിപിഴവ് ഇസ്ലാമിന്റെ ഒരു അടിസ്ഥാന നിയമമാണിത്: അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ ഒരു വിധി പറഞ്ഞുകഴിഞ്ഞാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടാ യിരിക്കുവാൻ സത്യവിശ്വാസിയായ ഒരാൾക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാ ഹുവിന്റെ റസൂൽ ഒരിക്കലും വിധിക്കയില്ല. റസൂൽ കൽപിക്കുന്ന വിധികളാകട്ടെ, വാസ്തവ ത്തിൽ അല്ലാഹുവിന്റെ വിധികളായിരിക്കുന്നതുമാണ്. ഈ വിഷയം വളരെ ശക്തിയായ പലപ്പോഴും ആവർത്തിച്ചുപറഞ്ഞിട്ടുള്ളതാണ്. അപ്പോൾ, അല്ലാഹുവിന്റെയും സുന്നത്തി ന്റെയുംനിയമങ്ങൾക്കെതിരായി ഏതെങ്കിലും പണ്ഡിതൻമാരുടെയോ, വിധികർത്താക്ക ളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്കർത്താക്കളെന്നോ, ഇസ്ലാമിന്റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട് സാക്ഷാൽ ഇസ്ലാമിക നിയമങ്ങളിൽ മാറ്റത്തിരുത്തുകൾ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപി ഴവിൽപെട്ടവരാണെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുക ളിൽ ഒന്ന്പോലും യുക്തിക്കോ, ന്യായത്തിനോ എതിരായിരിക്കുകയില്ലെന്ന് പറയേണ്ടതില്ല. പക്ഷേ, അവയിൽ ചിലതിന്റെ യുക്തിരഹസ്യം നമുക്ക് സൂക്ഷ്മമായി മനിലാക്കുവാൻ കഴി യാതെ വന്നേക്കും. എന്നിരിക്കെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുള്ള മതവിധി ഇന്നതാണെന്ന് -അംഗീകൃതമായ മാർഗങ്ങളിൽകൂടി അറി ഞ്ഞുകഴിഞ്ഞാൽ, അത് യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ, ഇല്ലേ എന്നൊന്നും പരിശോ ധിക്കേണ്ടതില്ല ; അതിൽ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാൻ അവൻ തികച്ചും ബാധ്യസ്ഥനാണ്. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയിട്ടുള്ള യുക്തിതത്വങ്ങൾ കഴിവതും ആരാഞ്ഞറിയുവാൻ അവൻ പരിശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മൗലികപ്രധാ നമായ ഒരു സിദ്ധാന്തമാണിത്. ഇൗ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതും ഇസ്ലാമിന്റെ ശത്രുക്കൾ, ഇസ്ലാമിന്റെയും നബി ˜ യുടെയും പേരിൽ കളങ്കം ചാർത്തുവാൻ ആയുധ മാക്കിയതുമായ ഒരു സംഭവത്തെക്കുറിച്ചാണ് അടുത്ത വചനങ്ങളിൽ അല്ലാഹു പ്രതിപാദി ക്കുന്നത്. നബി ˜ യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലാ ( )യുമായ സൈദുബ്നു ഹാരിഥഃ (റ) ക്വുറൈശീ ഗോത്രത്തിൽ അസദ് കുടുംബത്തിൽ പെട്ട ജഹ്ശിന്റെ മകളും, നബി ˜ യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബ് (റ)യെ വിവാഹം ചെയ്തി രുന്നു. ഇത് ഹിജ്റഃ മുമ്പാണ്. താൻ കുലീനകുടുംബത്തിൽ ജനിച്ചവളാണെന്ന നിലക്ക് ആദ്യം ഇൗ വിവാഹത്തിൽ സൈനബ് (റ) അൽപം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും നബി ˜ യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീചത്വത്തിന് ഇസ്ലാമിൽ സ്ഥാന മില്ലെന്ന വസ്തുതയും മുൻനിറുത്തിക്കൊണ്ട് അവർ അതിന് അനുവദിക്കുകയാണുണ്ടായ ത്. ക്രമേണ അവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതായി. ഇക്കാരണത്താൽ സൈദ് (റ) അവർക്ക് വിവാഹമോചനം നൽകുവാൻ തീരുമാനിച്ചു. ഇൗ വിവാ ഹമോചനം നടക്കുവാൻ പോകു ന്നുവെന്നും, ഇദ്ദഃ ( ) കാലം കഴിഞ്ഞശേഷം സൈനബ് (റ) നബി ˜ യുടെ ഭാര്യയാകാൻ പോകുന്നുവെന്നും തിരുമേനിക്ക് വഹ്യ് ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാർത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടിൽ, മുഹമ്മദ് സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴി ച്ചുവെന്നുള്ള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരണങ്ങൾക്കും ഇത് കാര ണമായേക്കുമെന്ന് നബി ˜ തോന്നി. അങ്ങനെ, സൈദ്(റ)തന്റെ തീരുമാനം നബി ˜ യെ അറിയിച്ചപ്പോൾ അവിടുന്ന് അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഇൗ സംഭ വത്തെക്കുറിച്ചാണ് അടുത്ത വചനം. ( ) "മൗലാ" ( ) എന്ന വാക്കിന്റെ അർത്ഥവിവരണം 5-ാം വചനത്തിന്റെ വ്യാഖ്യാ നത്തിൽ നാം വായിച്ചുകഴിഞ്ഞുവല്ലോ. ( ) ഇദ്ദഃയെ പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട് അല്ലാഹു അനു ഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള -നീയും അനുഗ്രഹം ചെയ്തുകൊടു ത്തിട്ടുള്ളവനോട് നീ പറഞ്ഞിരുന്ന സന്ദർഭം (ഓർക്കുക): "നിന്റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്ക് വേണ്ടി നീ വെച്ചു കൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന്. അല്ലാഹു വെളിവാക്കു വാൻ പോകു ന്ന കാര്യത്തെ നീ നിന്റെ മനിൽ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാൻ ഏറ്റവും അവകാശപ്പെ ട്ടവൻ എന്നിരിക്കെ, നീ ജനങ്ങളെ പേടി ക്കുകയും ചെയ്തിരുന്നു. അങ്ങനെ, സൈദ് അവളിൽനിന്നും ആവശ്യം നിർവ്വഹിച്ചു ധ വിവാഹമോ ചനം നടത്തി പ കഴിഞ്ഞപ്പോൾ അവളെ നിനക്ക് നാം ഭാര്യയാക്കിത്തന്നു. സത്യ വിശ്വാസികളുടെമേൽ, തങ്ങളുടെ ദത്തുപുത്രൻമാരുടെ ഭാര്യമാരുടെ അവരിൽനിന്നും ആവശ്യം നിർവ്വഹിച്ചുകഴിഞ്ഞാൽയാതൊരു വിഷമവും ഉണ്ടാകാതിരി ക്കുവാൻ വേണ്ടിയത്രെ (അത്). അല്ലാ ഹുവിന്റെ കൽപന പ്രാവർത്തികമാക്ക പ്പെടുന്നതാകുന്നു. (37) നീ പറഞ്ഞിരുന്ന സന്ദർഭം യാതൊരുവനോട് അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു അവന്റെ മേൽ അവന് നീയും അനുഗ്രഹം ചെയ്തിരിക്കുന്നു നീ വെച്ചുകൊണ്ടിരിക്കുക നിനക്ക് നിന്റെ ഭാര്യയെ നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക നീ മറച്ചുവെക്കു കയും ചെയ്യുന്നു നിന്റെ മനിൽ യാതൊരു കാര്യം അല്ലാഹു അതിനെ വെളിവാക്കുന്നവനാണ് നീ പേടിക്കയും ചെയ്യുന്നു മനുഷ്യരെ അല്ലാ ഹുവത്രെ ഏറ്റവും അർഹൻ, അവകാശപ്പെട്ടവൻ നീ അവനെ പേടിക്കുവാൻ അങ്ങനെ നിർവ്വഹിച്ചപ്പോൾ, തീർത്തപ്പോൾ സൈദ് അവളിൽ നിന്ന് ആവശ്യം അവളെ നിനക്ക് നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു 3818381838183 സത്യവിശ്വാസികളുടെ മേൽ ഒരു വിഷമം (ഞെരുക്കം) ഭാര്യമാരുടെ കാര്യത്തിൽ . തങ്ങളുടെ ദത്തുപുത്രൻമാരുടെ അവർ നിർവ്വഹിച്ചാൽ അവരിൽനിന്ന് ആവശ്യം ആകുന്നു, ആയിരിക്കുന് നു അല്ലാഹുവിന്റെ കൽപന, കാര്യം പ്രാവർത്തി കമാക്കപ്പെട്ടത് (നടപ്പാക്കപ്പെട്ടത്) "അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവൻ' എന്ന് പറഞ്ഞത് സൈദുബ്നു ഹാരിഥഃ (റ)യെക്കുറിച്ചാകുന്നു. ഇസ്ലാമിലേക്ക് മാർഗദർശനം നൽകുകപോലെയുള്ള കണ ക്കറ്റ അനുഗ്രഹങ്ങൾ അല്ലാഹു അദ്ദേഹത്തിന് ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി ˜ യാ ണെങ്കിൽ, അദ്ദേഹത്തെ വാൽസല്യപൂർവ്വം വളർത്തുകയും, അടിമത്തത്തിൽ നിന്ന് മോചി പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ ഉസാമഃ (റ)യെയും തിരുമേനി വളരെ യധികം സ്നേഹിച്ചിരുന്നു. "റസൂലിന്റെ പ്രിയങ്കരൻ' എന്ന അർത്ഥത്തിൽ രണ്ടുപേരെക്കു റിച്ച് "ഹി∫് റസൂലില്ലാഹി' ( ജ്ജങ ) എന്നുപോലും പറയപ്പെട്ടിരുന്നു. സൈദ് (റ) തന്റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്ന് കണ്ടപ്പോൾ അവരെ വിവാഹമോചനം ( ന്തഹ്നണ ) നടത്തുന്നതിനെപ്പറ്റി തിരുമേനിയോട് ആലോചിച്ചു. ഇരുഭാഗ ത്തെയും ഗുണകാംക്ഷിയാണല്ലോ നബി ˜ . അപ്പോഴായിരുന്നു അദ്ദേഹത്തോട് നബി ˜ ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ് (റ) ഭാര്യയെ വേർപ്പെടുത്തുക തന്നെ ചെയ്യു മെന്നും, സൈനബ് (റ) യെ തിരുമേനി വിവാഹം ചെയ്യാനിരിക്കുന്നുവെന്നും തിരുമേനിക്ക് അറിവ് ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദ് (റ)നോട് തിരുമേനി ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കു വാൻ സാധാരണമട്ടിൽ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിന് ഇടയാകരു തെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവൻ ഉദ്ദേശിക്കുമ്പോൾ അവൻ നടപ്പിലാക്കിക്കൊള്ളു മെന്നും തിരുമേനി കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് "അല്ലാഹു വെളിവാക്കു വാൻപോകുന്ന കാര്യം നീ നിന്റെ മനിൽ മറച്ചുവെക്കുകയും ചെയ്തിരുന്നു.' ( ) എന്ന് പറഞ്ഞത്. യഥാർത്ഥവും സത്യവും തുറന്നു പറയുന്നതിൽ ആരെയും ശങ്കിക്കേണ്ടതില്ല. അതിൽ ജനസംസാരം ഭയപ്പെടേണ്ടതില്ല. അത് തുറന്നു പറയാതിരിക്കുന്ന തിൽ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് നബി ˜ യെ ഓർമിപ്പിക്കുകയും ചെയ്യുന്നു. "സൈദ് അവളിൽനിന്നും ആവശ്യം നിർവ്വഹിച്ചുകഴിഞ്ഞു' ( ഏഞ്ചണവ ള്ളക്ക യ ) എന്ന് പറഞ്ഞ തിന്റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന് കണ്ടു അവരെ വിവാഹമോ ചനം ചെയ്തു എന്നത്രെ. ഇത് അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്. സൈനബ് (റ)യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന് സൈദ് (റ)ന് ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു. അനന്തരം ഇദ്ദ കാലം കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ച് നബി ˜ അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി ˜ യുടെ ആഗ്രഹമോ ആവശ്യമോ അനുസ രിച്ച് ഉഗ്ഗവിച്ചതായിരുന്നില്ല. പോറ്റുമക്കൾക്ക് യഥാർത്ഥ മക്കളുടെ സ്ഥാനം കൽപ്പിക്കുന്നതിനാൽ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കൾക്ക് വിവാഹം ചെയ്യാൻ പാടില്ലെന്നാണ് ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തൽസ്ഥാനത്ത് ഇസ്ലാമിക നിയമം പ്രാവർത്തികമാക്കിക്കാണിക്കുവാൻ വേണ്ടി അല്ലാഹുവിന്റെ കൽപന പ്രകാരം നബി ആ വിവാഹം. അതുകൊണ്ടാണ് സൈദ് അവളിൽനിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു ( ) എന്ന് അല്ലാഹു പറഞ്ഞത്. ഇൗ പരമാർത്ഥം തുടർന്നുള്ള ആയത്തുകളിൽനിന്ന് കൂടുതൽ സ്പഷ്ടമായി മനിലാ ക്കാം. (റ) പ്രസ്താവിച്ചതായി ഇമാം മുസ്ലിം, തിർമദീ (റ) മുതലായവർ നിവേദനം ചെയ്യുന്നു: "മുഹമ്മദ് നബി അല്ലാഹുവിന്റെ കിതാബിൽനിന്ന് വല്ലതും -ജനങ്ങളെ അറിയിക്കാതെമറച്ചുവെക്കുമായിരുന്നുവെങ്കിൽ ഇൗ (37-ാം) ആയത്ത് മറച്ചുവെക്കേണ്ടതായിരുന്നു.' ( ) 53 -ാം വചനത്തിൽ വരുന്നതുപോലെ, കാര്യം തുറന്നു പറയാൻ അല്ലാഹു നാണിക്കുകയില്ലല്ലോ. സൈദ് (റ)ന്റെ പേർ എടുത്തുപറഞ്ഞതും, അല്ലാഹുവും റസൂലും അനു ഗ്രഹം ചെയ്തുകൊടുത്തവൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും, നില നിൽക്കുന്ന കാലത്തെല്ലാം അദ്ദേഹത്തിന്റെ കീർത്തി പരത്തുന്ന ഒരു മഹാഭാഗ്യമത്രെ. സൈനബ് (റ)യാകട്ടെ, തിരുമേനിയുടെ വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളിൽ ഒരാളായിത്തീരുകയും ചെയ്തു. അവർ അഭിമാനപൂർവ്വം നബി ˜ യുടെ ഭാര്യമാരോട് ഇങ്ങനെ പറഞ്ഞിരുന്നതായി ഹദീഥിൽ വന്നിട്ടുണ്ട്: "നിങ്ങളെ നിങ്ങളുടെ വീട്ടു കാർ വിവാഹം ചെയ്യിച്ച് കൊടുത്തതാണ.് എന്നെ ഏഴ് ആകാശങ്ങൾക്ക് മീതെ നിന്ന് അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.' (ബുഖാരി.) "നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്നീ വാക്യങ്ങൾ ( ) നബി ˜ സൈദ് (റ)നോട് പറഞ്ഞതാണ്. തുടർന്നുള്ള രണ്ട് വാക്യങ്ങൾ- "അല്ലാഹു വെളിവാക്കാൻപോകുന്ന കാര്യം നീ മനിൽ മറച്ചുവെക്കുന്നു' എന്നും, "പേടിക്കുവാൻ കൂടുതൽ അവകാശപ്പെട്ടവൻ അല്ലാഹുവാണെന്നിരിക്കെ നീ ജന ങ്ങളെ പേടിക്കുന്നു' എന്നും അല്ലാഹു നബി ˜ യോട് പറഞ്ഞതുമാകുന്നു. "വെളിവാക്കു വാൻ പോകുന്ന കാര്യം' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ് (റ)യെ സൈദ് (റ) വിവാഹമോചനം ചെയ്യാൻ പോകുന്നതും, പിന്നീട് നബി ˜ സൈനബ് (റ)യെ വിവാഹം ചെയ്യുമെന്നുമുള്ളതാണ്. വേറെ ഒന്നുരണ്ട് അഭിപ്രായങ്ങളും ഇവിടെ സ്ഥലം പിടിച്ചുകാണാം. നബി ˜ ഒരിക്കൽ സൈനബ്(റ)യെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തിൽ തിരുമേനി ആകൃഷ്ടനായെ ന്നും, അങ്ങനെ അവരെ വിവാഹം ചെയ്തുകിട്ടുവാൻ തിരുമേനിക്ക് ആഗ്രഹം തോന്നി യെന്നും, ഇതിനെ ഉദ്ദേശിച്ചാണ് "അല്ലാഹു വെളിവാക്കാൻപോകുന്ന കാര്യം മറച്ചുവെ ക്കുന്നു'വെന്ന് പറഞ്ഞതെന്നും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിട്ടുണ്ട്. നബി തിരുമേനി ˜ യുടെ ഉൽകൃഷ്ട പദവിക്കും സ്വഭാവത്തിനും ഒട്ടും നിരക്കാത്തതും, ഇസ്ലാമിന്റെ വൈരി കളിൽനിന്ന് രൂപം പൂണ്ടതുമായ ഇൗ പ്രസ്താവനയെ മഹാൻമാരായ പല പണ്ഡി തൻമാരും തക്ക തെളിവുകൾ സഹിതം ശക്തിയുക്തം ഖണ്ഡിച്ചുകഴിഞ്ഞതാണ്. ഇൗ പഴ ഞ്ചൻ പ്രസ്താവനയെ വിമർശിക്കാൻ മുതിർന്ന ചിലർ, അതിനെക്കാൾ വമ്പിച്ച അബദ്ധ ത്തിൽ പതിക്കുകയും ചെയ്തിരിക്കുന്നു. വിമർശനത്തിന് ഇവർ കണ്ടുപിടിച്ച പുതിയ സൂത്രമാണതിന് കാരണം. "നീ നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക'. ( ) എന്ന് തുടങ്ങി "പേടിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവൻ അല്ലാഹുവാണ്' ( ) എന്നത്വരെയുള്ള എല്ലാ വാക്യങ്ങളും നബി ˜ സൈദ് (റ)നോട് പറഞ്ഞതായിട്ടാണ് ഇവർ അഭിപ്രായപ്പെടുന്നത്. "അല്ലാഹു വെളിവാക്കാൻ പോകുന്ന കാര്യമെന്നും, "നീ മനിൽ മറച്ചുവെക്കുന്നു'വെന്നും പറഞ്ഞതിന് ഇവർ നൽകുന്ന വ്യാഖ്യാനം ഇതാകുന്നു: "സൈനബ് (റ)യുമായി യോജിച്ചുപോകയില്ലെന്ന് സൈദ് (റ)ന് ബോധ്യപ്പെട്ടിട്ടുണ്ട്; നബി ( ) നിർദ്ദേശപ്രകാരം നടത്തപ്പെട്ടിട്ടുള്ള ആ വിവാഹം അവസാനിപ്പിക്കുന്നത് നബി ˜ മനോവേദനയുണ്ടാക്കും; എങ്ങനെയെങ്കിലും ഭാര്യയെ പ്രീതിപ്പെടുത്തുവാൻ ശ്രമി ക്കുന്നപക്ഷം പാവത്തിനൊരു കുലീനയെ കിട്ടിയപ്പോഴേക്ക് അവളെ പൂജിക്കു കയാണെന്നും മറ്റും ജനങ്ങൾ കളിയാക്കുകയും ചെയ്യും; എന്നിങ്ങനെയുള്ള ധർമസങ്കടത്തിലാണ് സൈദ് (റ)'. കേൾക്കുമ്പോൾ തന്നെ ബാലിശമെന്ന് തോന്നത്തക്ക ഇൗ അഭിപ്രായം, കേവലം അബ ദ്ധമത്രെ. 1-ാമതായി ശാസനാരൂപത്തിലുള്ള ക്രിയകളും, വാർത്താരൂപത്തിലുള്ള ക്രിയകളും തമ്മിൽ കൂട്ടിച്ചേർത്തു ( ചെയ്ത്) പറയുവാൻ പാടില്ലെന്നുള്ളത് അറബിസാഹിത്യശാ സ്ത്രത്തി ( )ലെ ഒരു അംഗീകൃത തത്വമാകുന്നു. അപ്പോൾ, (നീ വെച്ചു കൊണ്ടിരിക്കുക) എന്ന ക്രിയയോട് കൂട്ടിച്ചേർത്തുകൊണ്ട് (നീ സൂക്ഷിക്കുകയും ചെയ്യുക) എന്ന് പറഞ്ഞതുപോലെ (നീ മറച്ചുവെക്കുകയും ചെയ്യു ന്നു) എന്നും, (നീ പേടിക്കുകയും ചെയ്യുന്നു) എന്നുമുള്ള ക്രിയകൾ അതിനോടു കൂ ടിച്ചേർന്നതാണെന്ന് വെക്കുവാൻ നിവൃത്തിയില്ല. 2-ാമതായി: ഇൗ വാദം ഹദീഥുകൾക്കും വിരുദ്ധമാകുന്നു. ഇമാം ബുഖാരി (റ) "കിതാബു ത്തൗഹീദി'ൽ ഉദ്ധരിച്ച രണ്ട് രിവായത്തുകളിൽ ഒന്നിന്റെ വാചകം നോക്കുക: ˜ (സൈദുബ്നു ഹാരിഥഃ സങ്കടപ്പെട്ടുകൊണ്ട് നബി ˜ യുടെ അടുക്കൽ വന്നു. അപ്പോൾ തിരുമേനി പറയുകയായി: "നീ അല്ലാഹുവിനെ സൂക്ഷിക്കുക ; നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുകയും ചെയ്യുക') നബി ˜ യുടെ വാചകത്തിൽ വേറെ വാക്കുകളൊന്നും ഇൗ രിവായത്തിൽ ഇല്ലാത്ത സ്ഥിതിക്ക് ആയത്തിലെ തുടർന്നുള്ള വാക്യങ്ങൾ നബി ˜ സൈദ് (റ)നോട് പറഞ്ഞതല്ലെന്ന് മനിലാ ക്കാം. രണ്ടാമത്തെ രിവായത്തിലെ വാചകം ഇതാണ്: ("അല്ലാഹു വെളിവാക്കു വാൻ പോകുന്നകാര്യം നീ നിന്റെ മനിൽ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ പേടിക്കു കയും ചെയ്യുന്നു'വെന്നുള്ളത് സൈനബയുടെയും, സൈദുബ്നുഹാരിഥഃയുടെയും വിഷ യത്തിൽ അവതരിച്ചതാണ്) ഇൗ രണ്ട് വാക്യങ്ങളും നബി ˜ പറഞ്ഞതല്ലെന്നും, നബി ˜ യോട് അല്ലാഹു പറഞ്ഞതാണെന്നുമാണ് ഇൗ രണ്ട് രിവായത്തും മനിലാക്കിത്തരുന്നത്. എനി, കൂടുതൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലല്ലോ. ഇൗ സൂറത്തിലെ വ്യാഖ്യാനത്തിൽ എന്ന ഒരു ശീർഷകം തന്നെ ബുഖാരിയിലുണ്ട്. നാം രണ്ടാമതായി ഉദ്ധരിച്ച അതേ രിവായത്ത് തന്നെ ഇവിടെയും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഇൗ ശീർഷകത്തിന്റെ വിശദീകരണവേ ളയിൽ, നാം മേൽ പ്രസ്താവിച്ച വസ്തുതകൾക്ക് നിദാനമായ പല രിവായത്തുകളും ഉദ്ധരി ച്ചശേഷം ഇമാം അസ്ക്വലാനീ (റ)തന്റെ "ഫത്ത്ഹുൽബാരി'യിൽ പറയുകയാണ്: "വേറെയും പലതും ഇൗ വിഷയത്തിൽ വന്നിട്ടുണ്ട്; പല മുഫിറുകളും അവയെ ഉദ്ധരി ച്ചിട്ടുമുണ്ട്. അതിൽ സമയം ചില വഴിക്കുന്നത് ശരിയല്ല. ഞാൻ ഉദ്ധരിച്ചതാണ് സ്വീകാര്യ യോഗ്യമായത്. അതിന്റെ ആകെസാരം ഇതാകുന്നു: സൈനബ് പിന്നീട് തന്റെ ഭാര്യയാ കുവാൻ പോകുന്നുണ്ടെന്ന് അല്ലാഹു നബി ˜ അറിയിച്ചുകൊടുത്തിരുന്നതിനെയാണ് അവിടുന്ന് മറച്ചുവെച്ചിരുന്നത് ( ഇത് മറച്ചുവെക്കുവാൻ കാരണം, മകന്റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തെ ഭയന്നതായിരുന്നു. അല്ലാഹുവാകട്ടെ, "ജാഹി ലിയ്യത്തി'ന്റെ ദത്തുപുത്രനിയമങ്ങളെ ഉദ്ദേശിക്കയും ചെയ്തു. ( ) മറിച്ച് ചിലർ പ്രസ്താവിക്കുന്നത്പോലെ, അവരെ വിവാഹം കഴിച്ചാൽ കൊള്ളാ മെന്ന ആഗ്രഹമല്ല എന്ന് താൽപര്യം. കൂടുതൽ സ്വീകാര്യമായിത്തീരുവാൻവേണ്ടി, അവരുടെ നേതാവുമു ഖാന്തരം തന്നെ അത് സംഭവിക്കുകയും ചെയ്തു.' ( 425 ക്ലഡ 8 ) പോറ്റു പുത്രൻമാർ തങ്ങളുടെ ഭാര്യ മാരെ വിവാഹമോചനം ചെയ്താൽ പിന്നീട് ആ സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് ഇസ്ലാമിൽ യാതൊരു വിരോ ധവുമില്ലെന്ന് പ്രയോഗത്തിൽ കാണിച്ചുകൊടുക്കലാണ്, നബി ˜ സൈനബ്(റ)യെ വിവാഹം ചെയ്തുകൊടുത്തതിലുള്ള യുക്തിയെന്ന് ഈ ആയത്തിൽ അല്ലാഹു വ്യക്തമാ ക്കി. അടുത്ത ആയത്തിൽ വീണ്ടും പറയുന്നത് നോക്കുക: 38 പ അല്ലാഹു നബിക്ക് നിശ്ചയിച്ചു (നിയമിച്ചു) കൊടുത്തതിൽ, അദ്ദേഹ ത്തിന്റെമേൽ യാതൊരു വിഷമവും ഉണ്ടാകുവാനില്ല; -മുൻകഴിഞ്ഞുപോയി ട്ടുള്ളവരിൽ (നടപ്പാക്കപ്പെട്ടിരുന്ന) അല്ലാ ഹുവിന്റെ നടപടിക്രമം തന്നെ. അല്ലാ ഹുവിന്റെ കൽപന വ്യവസ്ഥാപിതമായ രു (ഖണ്ഡിത) വ്യവസ്ഥയാകുന്നു. (39) അതായത്: അല്ലാഹുവിന്റെ ദൗത്യങ്ങളെ എത്തിച്ചു ധ പ്രബോധനം ചെയ്തു പ കൊടുക്കുകയും, അവനെ പേടിക്കുകയും, അല്ലാഹുവിനെയല്ലാതെ ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവർ! ധ അവരിൽ നടപ്പാക്ക പ്പെട്ട നടപടി തന്നെ നബിയിലും നട പ്പാക്കിയിരിക്കയാണ് പ . വിചാരണ നടത്തുന്നവനായി അല്ലാഹുതന്നെ മതി! (38) ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല നബിയുടെമേൽ ഒരു വിഷമവും, തെറ്റും അല്ലാഹു നിയമിച്ചതിൽ, നിശ്ചയിച്ചതിൽ അദ്ദേഹ ത്തിന് അല്ലാഹുവിന്റെ നടപടി, ചട്ടം, മാർഗം മുൻകഴിഞ്ഞുപോയവരിൽ മുമ്പ് ആകുന്നു, ആയിരിക്കുന്നു അല്ലാഹുവിന്റെ കൽപന, കാര്യം നിർണയം, വ്യവസ്ഥ നിർണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമാ യ) (39) എത്തിച്ചുകൊടുക്കുന്ന (പ്രബോധനം ചെയ്യുന്ന)വർ അല്ലാഹുവിന്റെ ദൗത്യങ്ങളെ അവർ അവനെ പേടിക്കുകയും ചെയ്യുന്നു അവർ പേടിക്കുന്നുമില്ല ഒരാളെയും അല്ലാഹുവിനെയല്ലാതെ മതി അല്ലാഹു (തന്നെ) വിചാരണക്കാരൻ വിവാഹവിഷയത്തിൽ നബി ˜ യെ സംബന്ധിച്ച് യാതൊരു ആക്ഷേപവും അരോപണവുമില്ല; അല്ലാഹു നിയമിച്ചുകൊടുത്തത് നടപ്പിൽ വരുത്തുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ; ഇത്തരം കാര്യങ്ങളിൽ അല്ലാഹുവിന്റെ പ്രവാചകൻമാർ മുഖേന ജനങ്ങൾക്ക് മാതൃക കാട്ടുക എന്നത് അല്ലാഹുവിന്റെ മുമ്പേയുള്ള നടപടിയാണ്. അവന്റെ കൽപനാനിർദേശങ്ങൾ നടപ്പിൽ വരുത്തുന്നത് അവരുടെ ചുമതലയാണ്; അതിൽ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും അവർ ഭയപ്പെടുന്നതുമല്ല; അവിശ്വാസികളും വക്ര ബുദ്ധികളും എന്തുതന്നെ പറഞ്ഞാലും അത് വിലവെക്കേണ്ടതില്ല; അതിനെപ്പറ്റി വിചാരണ ചെയ്തു നടപടി എടുക്കുവാൻ അല്ലാഹു മാത്രം മതി; അതവൻ നടത്തിക്കൊള്ളും എന്നൊ ക്കെയാണ് അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. "മുഹമ്മദ് അവന്റെ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു' എന്ന് ആക്ഷേപിക്കുന്നവരെ അല്ലാഹു ഒരു യാഥാർത്ഥ്യം -മൗലിക പ്രധാനമായ ഒരു സിദ്ധാന്തം -ഓർമിപ്പിക്കുന്നു:- 40 പ മുഹമ്മദ് നിങ്ങളുടെ പുരു ഷൻമാരിൽ ഒരാളുടെയും പിതാവായി ട്ടില്ല; എങ്കിലും, (അദ്ദേഹം) അല്ലാഹു വിന്റെ റസൂലും, നബിമാരിൽ അവസാ നത്തെവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാ കുന്നു.
33:40–41مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا
(40) അല്ല, ആയിട്ടില്ല മുഹമ്മദ് ഒരാളുടെയും പിതാവ്, ബാപ്പ നിങ്ങളുടെ പുരുഷൻമാരിൽപെട്ട എങ്കിലും, പക്ഷേ അല്ലാഹുവിന്റെ റസൂലത്രെ നബിമാരിൽ അവസാനത്തവനും, അന്ത്യപ്രവാ ചകനും അല്ലാഹു ആകുന്നു എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും അറിയുന്നവൻ മുഹമ്മദ് നിങ്ങളിൽ ആരുടെയും പിതാവല്ല. എന്നിരിക്കെ, അദ്ദേഹം എങ്ങനെയാണ് സൈദിന്റെ പിതാവാകുന്നതും, സൈദ് അദ്ദേഹത്തിന്റെ പുത്രനാകുന്നതും?! അപ്പോൾ പുത്രൻ വിവാഹം കഴിച്ചവളെ പിതാവ് വിവാഹം ചെയ്തുവെന്ന വാദം തികച്ചും നിരർത്ഥ മാകുന്നു. യഥാർത്ഥ പുത്രനല്ലെങ്കിലും പോറ്റുപുത്രനായ സ്ഥിതിക്ക് ഈ വിവാഹം ആക്ഷേ പാർഹമാണെന്നാണ് വാദമെങ്കിൽ അതിനും പ്രസക്തിയില്ല. കാരണം, അദ്ദേഹം അല്ലാ ഹുവിന്റെ റസൂലാണ്. അവന്റെ നിയമവ്യവസ്ഥകൾ പ്രബോധനം ചെയ്യാനും, നടപ്പിൽ വരുത്തി മാതൃക കാണിക്കുവാനും ബാദ്ധ്യസ്ഥനാണദ്ദേഹം. നിങ്ങളുടെ ഈ ദുഷിച്ച മാമൂൽ നടപ ടിക്ക് അറുതിവരുത്തി അല്ലാഹുവിന്റെ നിയമം പ്രായോഗികരംഗത്ത് വരുത്തുകയാണ് അദ്ദേഹം ചെയ്തത്. എനി ഒരു നബിയോ, റസൂലോ വരുവാനുണ്ടായിരുന്നുവെങ്കിൽ, അവർ മുഖാന്തരം ഇത് നടപ്പിലാക്കാമെന്ന് വെക്കാമായിരുന്നു. പക്ഷേ, എനി റസൂലോ നബിയോ വരുവാനുമില്ല. മുഹമ്മദ് നബി ˜ അന്ത്യപ്രവാചകനാണ്. പ്രവാചകത്വശ്രൃം ഖല അദ്ദേഹത്തോടുകൂടി അവസാനിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂതവർത്ത മാനഭാവി വ്യത്യാസമില്ലാതെ, സകല കാര്യങ്ങളും അറിയുന്ന സർവ്വജ്ഞനാണല്ലോ അല്ലാ ഹു. അതുകൊണ്ട് അവന്റെ ആജ്ഞാനിർദ്ദേശങ്ങളെക്കുറിച്ച് ചോദ്യംചെയ്യാൻ അൽപജ്ഞനായ മനുഷ്യന് ഒട്ടും അർഹതയില്ല. അല്ലാഹുവിന്റെ ആജ്ഞാനിർദ്ദേശങ്ങൾ അപ്പടി ചോദ്യം ചെയ്യാതെ അനുസരിക്കുവാനേ അവന് അവകാശമുള്ളൂ. അത് അവന്റെ കടമയാകുന്നു. ഇതാണ് ഈ ആയത്തിലടങ്ങിയ ആശയങ്ങളുടെ രത്നച്ചുരുക്കം. സിദ്ധിച്ചവരെല്ലാം റസൂലായിക്കൊള്ളണമെന്നില്ല. "രിസാ ലത്താ'കുന്ന ദിവ്യ ദൗത്യം കൂടി ലഭിച്ചവർക്കാണ് റസൂൽ എന്ന് പറയുന്നത്. അപ്പോൾ മുഹമ്മദ് നബി തിരുമേനി ˜ നബിമാരിൽ എന്ന് പറയുമ്പോൾ, അവിടുത്തേക്ക് ശേഷം നബിയുമില്ല, റസൂലുമില്ല എന്ന് വ്യക്തമാണ്. ("ഖാതമുന്നബിയ്യീൻ') എന്നും, ("ഖാതിമുന്നബിയ്യീൻ') എന്നും ഇവിടെ വായനയുണ്ട്. വായനക്കാരായ പണ്ഡിതനേതാക്കളിൽ മിക്കവരും "ഖാതിം' എന്നാണ് വായിച്ചി ട്ടുള്ളത്. രണ്ടായാലും "നബിമാരിൽ അവസാനത്തെവൻ' -അഥവാ അതിന്റെ അർത്ഥം. ഇതിന്റെ ക്രിയാരൂപമായ "ഖത്തമ' എന്ന വാക്ക് "അവസാനിപ്പിച്ചു' എന്നും "മുദ്രവെച്ചു' -അഥവാ "സീൽവെച്ചു' -എന്നുമുള്ള അർത്ഥങ്ങ ളിൽ ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ച് "ഖാതമ്' എന്ന പദത്തിന് "മുദ്ര' -അഥവാ "സീൽ' എന്നും അർത്ഥം വരും. "ഖാതമുന്നബിയ്യീൻ' എന്ന വാക്കിന് "നബിമാരുടെ മുദ്ര എന്ന് വിവർത്തനം ചെയ്യാമെങ്കിൽതന്നെ, അതിന്റെ വിവക്ഷ "നബിമാരിൽ അവസാനത്തെ ആൾ' എന്ന് മാത്രമാകുന്നു. ഏതെങ്കിലും ഒന്നിൽ സീൽവെച്ച് എന്ന് പറഞ്ഞാൽ അതിൽ എനി ഒന്നും ഏറ്റുവാനോ, കുറക്കുവാനോ നിവൃത്തിയില്ലാതാക്കി എന്നാണ് ഉദ്ദേശ്യം. എന്ന പദത്തിന്റെ എന്ന അർത്ഥത്തെ ചൂഷണം ചെയ്തും, ദുർവ്യാഖ്യാനം ചെയ്തും വരുന്ന ഒരു കക്ഷി അടുത്ത കാലത്ത് നമ്മുടെ നാടുകളിൽ ഉണ്ടായിട്ടുണ്ട്. "ഖാദിയാനികൾ' എന്നപേരിൽ അറിയപ്പെടുന്ന "അഹ്മദിയ്യാ' സമുദായക്കാരാണിത്. മുഹമ്മദ് നബി തിരുമേനി ˜ അന്ത്യപ്രവാചകനാണെന്ന് സമ്മ തിച്ചാൽ, അവരുടെ നേതാവും നബിത്വവാദിയുമായ മീർസാഗുലാം അഹ്മദ് ഖാദിയാ നിക്ക് നബിത്വം കല്പിക്കുവാൻ നിർവ്വാഹമില്ലല്ലോ ; ഇതാണിതിന് കാരണം. ആകയാൽ, എന്ന വാക്കിന് "നബിമാരുടെ സീൽ' എന്ന് വാക്കർത്ഥം കൊടുക്കുകയും, നബിമാരിൽവെച്ച് ശ്രേഷ്ഠൻ എന്ന് അതിന് വിവക്ഷ നൽകുകയുമാണ് ഇവരുടെ പതിവ്. നിന്നോ, ഹദീഥിൽ നിന്നോ, പ്രധാന അറബി നിഘണ്ടുക്കളിൽനിന്നോ ഇവർക്ക് തെളിവുകൾ ഉദ്ധരിക്കാനല്ല. എല്ലാം നേരെമറിച്ചാണുള്ളത്. അതുകൊണ്ട് ഏതെങ്കിലും അറബി ഗ്രമ്ലങ്ങ ളിലോ മറ്റോ തങ്ങളുടെ വാദത്തിന് അനുകൂലമാക്കി ചിത്രീകരിക്കുവാൻ സാധിച്ചേക്കുന്ന വല്ല പ്രയോഗങ്ങളും കണ്ടാൽ, അവർ അത് പൊക്കിക്കാട്ടുന്നത് കാണാം. സ്ഥലദൈർഘ്യത്തെ ഓർത്തു ഇവിടെ കൂടുതൽ വിസ്തരിക്കുവാൻ ഉദ്ദേശക്കുന്നില്ല. മുഹമ്മദ് തിരുമേനി ˜ യു ടെശേഷം ഒരു നബിയോ റസൂലോ വരാമെന്നുള്ള വാദം ഇസ്ലാമിന്റെ മൗലികസിദ്ധാന്ത ത്തിന് കടകവിരുദ്ധമായതും, മുസ്ലിം സമുദായത്തിന്റെ ഏകകണ്ഠമായ അഭിപ്രായ ത്തിനും തീരുമാനത്തിനും എതിരായതും ആണെന്ന് പരക്കെ അറിയപ്പെട്ടതാണല്ലോ. എങ്കിലും സാധാരണക്കാരുടെ ഓർമക്ക്വേണ്ടി ഇൗ വ്യാജവാദത്തിന്റെ പൊള്ളത്തരം വ്യക്ത മാക്കുന്ന അൽപം ചില സംഗതികൾ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:- 1) മനുഷ്യൻ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ട് ആദ്യ കാലങ്ങളിൽ അല്ലാഹുവിന്റെ ഏകമതമായ ഇസ്ലാം അതിന്റെ പരിപൂർണമായ രൂപത്തിൽ നബി ˜ മുമ്പ് അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രമ്ലവുമെന്നനിലക്ക് മനുഷ്യസമുദായത്തിൽ അല്ലാ ഹുവിനാൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രമ്ലം തൗറാത്താകുന്നു. അതാകട്ടെ, സമുദായത്തിലേക്ക് റസൂലായി നിയോഗിക്കപ്പെട്ട മൂസാ നബി (അ)യുടെ കൈക്ക് അവർക്ക്വേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ് നബി ˜ തിരുമേനി മനു ഷ്യലോകത്തിനാകമാനമുള്ള ദൈവദൂതനാകകൊണ്ടും, തിരുമേനിയുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്റെ ബുദ്ധിപരമായ വളർച്ച തിരുമേനിക്ക് അവതരിപ്പിക്കപ്പെട്ട പരിപൂർണവും സർവജനീനവുമായ വേദഗ്രമ്ലമായിത്തീർന്നു. ആ ഗ്രമ്ലം യാതൊരു മാറ്റത്തിരുത്തലും കൂടാതെ ലോകാവസാനം വരെ നിലനിൽക്കുന്നതാണെന്ന് ല്ലാഹു ഉറപ്പ് നൽകുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, എനി ഒരു പ്രവാചകന്റെയോ റസൂലിന്റെയോ വരവിനാകട്ടെ, വേദഗ്രമ്ലത്തിന്റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി തിരുമേനി ˜ യുടെ വിയോഗത്തിന് അൽപം മുമ്പ് മനുഷ്യസമുദായത്തോടാക മാനം യാത്ര പറഞ്ഞ ഒരു മഹാസമ്മേളനമാണല്ലോ ഇൗ സമ്മേളനത്തിൽവെച്ച് തിരുമേനിക്ക് അവതരിച്ച വചനം ഇൗ പരമാർത്ഥം സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തി യാക്കിത്തരുകയും, എന്റെ അനുഗ്രഹം നിങ്ങളിൽ പരിപൂർണമാക്കുകയും, നിങ്ങൾക്ക് ഇസ്ലാമിനെ മതമായി ഞാൻ തൃപ്തിപ്പെട്ടുതരുകയും ചെയ്തിരിക്കുന്നു. 4.) വിശുദ്ധ സംരക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കുക: നാം തന്നെയാണ് ച്ചിരിക്കുന്നത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (ഹിജ്ർ: 9) 2) ആദ്യകാലത്ത് മനുഷ്യൻ ബുദ്ധിപരമായ പക്വത പ്രാപിച്ചുകഴിഞ്ഞിരുന്നില്ലെന്നപോലെ ത്തന്നെ വാർത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പർക്കം ആദിയായ നാഗ രിക തുറകളിലും മുൻസമുദായങ്ങൾ വളരെ പിന്നിലായിരുന്നു. അതുകൊണ്ട് നബി തിരു മേനി ˜ ക്ക്മുമ്പ് ഭൂലോകത്ത് നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദാ യങ്ങളിലേക്ക്മാത്രം നിയുക്തരായി. നബി തിരുമേനി ˜ യാകട്ടെ, കാലദേശവ്യത്യാസ മില്ലാതെ, ലോകാവസാനം വരേക്കുമുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി നിയുക്തനായ റസൂലും. അദ്ദേഹം കൊണ്ടുവന്ന ദൈവിക നിയമസംഹിത സകല ജനങ്ങൾക്കും ബാധകമായതു മാകുന്നു. ഇക്കാരണത്താലും എനി ഒരു പ്രവാചകന്റെയോ വേദഗ്രമ്ലത്തിന്റെയോ ആവശ്യം ലോകത്തിന് അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു: 1. പറയുക: ഹേ, മനുഷ്യരേ! ഞാൻ നിങ്ങൾ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ റസൂ ലാകുന്നു. 158.) 2. മനുഷ്യർക്ക് ആകമാനം സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്ന വനും ആയിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരിൽ അധികമാളും അറി യുന്നില്ല. 28.) ജാബിർ (റ) നിവേദനം ചെയ്തതും, ബുഖാരീ (റ)യും മുസ്ലിമും (റ) ഉദ്ധരിച്ചതുമായ ഒരു നബിവചനവും ഇൗ വസ്തുത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതര നബിമാർക്ക് സിദ്ധിച്ചിട്ടില്ലാത്ത അഞ്ച് പ്രത്യേകതകൾ വിവരിക്കുന്ന കൂട്ടത്തിൽ തിരു മേനി പറയുന്നു: (ഒരു നബി അദ്ദേഹ ത്തിന്റെ ജനതയിലേക്ക് മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്ന്. ഞാൻ മനുഷ്യരിലേക്ക് പൊതുവായി നിയോഗിക്കപ്പെട്ടിരിക്കുന്നു.) 3. നബി തിരുമേനി ˜ യുടെ നിയോഗം ജനസമുദായത്തിന് ആകമാനമാണെന്ന തും, വിശുദ്ധ ഇസ്ലാമിന്റെ പരിപൂർണ നിയമസംഹിതയാണെന്നതും ശരി 158: - (1 28:ഇസ്ലച്ഛക്കട - (2 ഇടക്കാലത്ത് സമുദായത്തെ ഉദ്ധരിക്കുവാൻ നബിമാർ ഉണ്ടായിക്കൊണ്ടി രിക്കുന്നത് ആവശ്യമല്ലേ? എന്നാണ് പുത്തൻ നബിത്വവാദികളുടെ ഒരു ന്യായം. കേവലം സാധാരണക്കാരായ പൊതുജനങ്ങൾ ഇൗ ന്യായം ശരിയാണെന്ന് കരുതുകയും ചെയ്തേ ക്കാം. എന്നാൽ, പ്രത്യേക വേദഗ്രമ്ലമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെ ചുമ തല തങ്ങൾക്കുമുമ്പ് നിലവിലുള്ള ദൈവികനിർദ്ദേശങ്ങൾ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരി ക്കുക എന്നുള്ളതാണ്. അവർക്ക് അല്ലാഹുവിങ്കൽ നിന്നും പ്രവാചകത്വത്തിന്റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെ ത്തന്നെ ഇൗ കൃത്യം ലോകാവസാനം വരെ നിലനിറുത്തിപ്പോരുവാൻ ബാദ്ധ്യസ്ഥരാകു ന്നു. ആ നിലക്കും പ്രവാചകന്റെ ആവശ്യം എനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു: 1. നന്മയിലേക്ക് ക്ഷണിക്കുകയും, സൽക്കാര്യം കൊണ്ട് കൽപിക്കുകയും നിഷിദ്ധകാര്യത്തെ ക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ. റാൻ: 104.) 2. സത്യവിശ്വാസികളായ പുരുഷൻമാരും സ്ത്രീകളും ചിലർ ചിലരുടെ -അന്യോ ന്യംകാര്യകർത്താക്കളാകുന്നു. അവർ സൽക്കാര്യംകൊണ്ട് കൽപിക്കുകയും, നിഷിദ്ധമായ തിനെ വിരോധിക്കുകയും ചെയ്യുന്നു. (തൌബഃ 71.) വിമതസ്ഥർക്ക് മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംക ളുടെ കടമയും കർത്തവ്യവുമാണെന്ന് കാണിക്കുന്ന നിരവധി വചനങ്ങളും നബിവചനങ്ങളും ഉണ്ടെന്ന് പറയേണ്ടതില്ല. പണ്ഡിതൻമാരിലാണ് ഇൗ ചുമതല പ്രധാനമായും നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഒരു ഹദീഥിൽ (പണ്ഡിതൻമാർ നബിമാരുടെ അനന്തരാവകാശികളാണ്) എന്ന് നബി ˜ അരുളിച്ചെയ്തതും. (അബൂദാവൂദ്; തിർമദീ.) 4. ലോകത്ത് എന്ത് മാറ്റങ്ങൾ തന്നെ സംഭവിച്ചാലും, അതിന്റെ സാക്ഷാൽ രൂപത്തിന് ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്ന് അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമു ദായം എത്ര ദുഷിച്ചാലും അവരിൽ അൽപം ചിലരെങ്കിലും സത്യത്തിൽ നിലകൊള്ളുന്നവ രായും, ഇസ്ലാമിന്റെ സിദ്ധാന്തങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവ സാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്ന് ഇതിൽനിന്ന് മനിലാക്കാം. മാത്രമല്ല, ഇതൊരു യാഥാർത്ഥ്യം തന്നെയാണെന്ന് നബി ˜ പ്രവചനം ചെയ്തിട്ടുമുണ്ട്. അവിടുന്ന് പറ യുന്നു:- (എന്റെ സമുദായത്തിൽ, അല്ലാഹുവിന്റെ കൽപന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോട് ഭിന്നിച്ചു ഉപദ്രവം വരുത്തുകയില്ല. അങ്ങ നെ, അവർ അതേ നിലയിലിരിക്കെ അല്ലാഹുവിന്റെ കൽപന (ലോകാവസാനം) വന്നെ ത്തും. (ബു; മു.) 5. മേൽപറഞ്ഞതെല്ലാം ശരി, എന്നാലും ഒരു പ്രവാചകൻ എന്തുകൊണ്ട് വന്നുകൂടാ? എന്നാണ് എനി ചോദിക്കുവാനുള്ളത്. ഇതിന് ഏറ്റവും വ്യക്തവും, പ്രധാനവുമായ മറുപ ടി, നബി തിരുമേനി ˜ നബിമാരിൽ അവസാനത്തെ ആളാണെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ - (1 71 - (2 മേൽ സൂചിപ്പിച്ച പ്രകാരം, അതിന്റെ അർത്ഥവിവ ക്ഷയെ സംബന്ധിച്ചിടത്തോളം പുതിയ കൃത്രിമ നബിമാരുടെ അനുയായികൾ പല ദുർവ്യാ ഖ്യാനങ്ങളും നടത്തിയിരിക്കയാണല്ലോ. ആ സ്ഥിതിക്ക് ഇവരുടെ ദുർവ്യാഖ്യാനങ്ങൾ തികച്ചും നിരർത്ഥമാണെന്ന് കാണിക്കുന്ന ചില സംഗതികൾ കൂടി ഇവിടെ ഓർമിക്കുന്നത് നന്നായി രിക്കും. 1 -ാമതായി: ഇൗ ആയത്തിലെ എന്ന വാക്കിന് നബി തിരുമേനി നൽകുന്ന അർത്ഥം എന്താണെന്ന് നോക്കാം. തിരുമേനിയാണല്ലോ ജനങ്ങൾക്ക് പ്രബോ ധനം ചെയ്തതും, വിവരിച്ചുതന്നതും. അപ്പോൾ തിരുമേനിയുടെ വ്യാഖ്യാനത്തിനാണ് ഏത് നിലക്കും മുൻഗണന നൽകേണ്ടത്. 2 -ാമതായി: പ്രധാന അറബിനിഘണ്ടുക്കളും പണ്ഡിതൻമാരും അതിന് നൽകിയ അർത്ഥം എന്താണെന്നും 3 -ാമതായി നബി തിരു മേനി ˜ യുടെ കാലത്തും, അതിന്ശേഷവും പുതിയ നബിത്വവാദത്തെക്കുറിച്ച് സ്വീകരി ക്കപ്പെട്ടിരുന്ന നിലപാട് എന്താണെന്നും പരിശോധിച്ചുനോക്കാം. ഇൗ വിഷയകമായി പ്രധാന ഹദീഥ് ഗ്രമ്ലങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹദീഥുകൾ ഏതാനും ഉദ്ധരിക്കുന്ന പക്ഷം അത് വളരെയധികം ദീർഘിച്ചുപോകും. പല സ്വഹാബികൾ വഴിയായും, പല വാചക ങ്ങളിലായും വന്നിട്ടുള്ള പ്രസിദ്ധമായ നിരവധി ഹദീഥുകളിൽ രണ്ടെണ്ണം മാത്രം ഉദാഹര ണത്തിന് ഇവിടെ ചൂണ്ടിക്കാട്ടുന്നു: 1) നബി ˜ പ്രസ്താവിച്ചതായി ജാബിർ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇതാണ്: എന്റെയും മറ്റ് നബിമാരുടെയും ഉപമ, ഒരു പുരുഷന്റേതുപോലെ യാണ്; അയാൾ ഒരു വീട് നിർമിച്ചു. ഒരു ഇഷ്ടികക്കല്ലിന്റെ സ്ഥാനം ഒഴിച്ച് മറ്റെല്ലാം അയാൾ പൂർത്തിയാക്കുകയും ഭംഗിയാക്കി നിർമിക്കുകയും ചെയ്തു. ആകയാൽ, അതിൽ പ്രവേശിച്ചു അത് നോക്കുന്നവരെല്ലാവരും പറയുകയായി: "ഇൗ ഒരു കല്ലിന്റെ സ്ഥാനം ഒഴിച്ച് മറ്റുള്ളതെല്ലാം എന്തൊരു ഭംഗി ! എന്നാൽ ഇൗ കല്ലിന്റെ സ്ഥാനം ഞാനാ കുന്നു. പ്രവാചകൻമാർ എന്നെക്കൊണ്ട് അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ( ) ഇൗ ഹദീഥ് ഇമാം ബുഖാരി, മുസ്ലിം (റ) തുടങ്ങിയ പല മഹാൻമാരും ഉദ്ധരിച്ചതാകുന്നു. ഇവിടെയും ഇതുപോലുള്ള മറ്റ് സ്ഥലങ്ങളിലും എന്ന ക്രിയക്ക് "സീൽ വെക്കപ്പെട്ട' എന്ന് വിവർത്തനം ചെയ്താൽപോലും "അവസാനിപ്പിക്ക പ്പെട്ടു'വെന്നല്ലാതെ അതിന് വിവക്ഷ നൽകുവാൻ സാധ്യമാവുകയില്ല. "എന്നെക്കൊണ്ട് നബി മാർക്ക് ശ്രേഷ്ഠത നൽകപ്പെട്ടുവെന്നാണ്' ഇതിന്റെ അർത്ഥമെന്ന് അറബി അറിയാവുന്ന ഒരു "അഹ്മദി'ക്ക് പോലും പറയുവാൻ പറ്റുകയില്ല. 2) അലിയ്യ് (റ)നോട് നബി ˜ പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാ നബിയെ സംബന്ധിച്ച് ഹാറൂന്റെ പദവിയിലാകുന്നു. പക്ഷേ, എന്റെശേഷം ഒരു നബിയും ഇല്ല.' ( ) ഇൗ ഹദീഥും ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച താണ്. അറബിഭാഷാ നിഘണ്ടുക്കളിൽ പ്രസിദ്ധവും പ്രധാനവുമായ എല്ലാ നിഘണ്ടുക്കളിലും കാണാവുന്ന ചില വാക്കുകളാണ് ഇവ: (1) മ്പക്തച (2) മ്പത്ഥഹ്മസ്ലചവ മ്പത്ഥഹ്മസ്ലചവ മ്മസ്ലക്തച , (3) മ്പക്തച അതായത്: 1) ജനങ്ങളുടെ "ഖാത്തം' എന്ന് പറഞ്ഞാൽ അവരിൽ അവസാനത്തെ ആൾ എന്നാ കുന്നു. 2) ജനങ്ങളുടെ "ഖിത്താമും', "ഖാത്തമും', "ഖാത്തിമും' എല്ലാം തന്നെ അവരിൽ അവ സാനത്തെവനാകുന്നു. "ഖത്ത്മ് ചെയ്തു' എന്ന് പറഞ്ഞാൽ അതിന്റെ അന്ത്യത്തിങ്കലെത്തി എന്നർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ ഉദ്ധരിക്കേണ്ടതില്ല. മുഹമ്മദ് മുസ്ത്വഫാ തിരുമേനി ˜ ശേഷം ഒരു പുതിയ നബി വരികയില്ലെന്നും, വിശുദ്ധ നബിവാക്യങ്ങളും അക്കാര്യം തുറന്ന് പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ള തിൽ ഇസ്ലാമികവൃത്തത്തിൽ ഉൾപ്പെട്ട ഒരാൾക്കും പക്ഷാന്തരമില്ല. ഇത് ഇസ്ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്ലിംകൾ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്ലാമികവും, ഇതിനെതിരായ വാദം ഇസ്ലാമിൽ നിന്നുള്ള വ്യതിയാനവുമായി അവർ കണക്കാക്കുകയും ചെയ്യുന്നു. സ്വഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്ര മല്ല, നബി തിരുമേനി ˜ യുടെ കാലത്തും, ചില പ്രവാചകത്വവാദികൾ ഉണ്ടായിട്ടുണ്ട്. അവരുടെ വാദത്തെക്കുറിച്ച് പരിശോധിക്കുകയോ തെളിവുകൾ അന്വേഷിക്കുകയോ ചെയ്യാൻ നബി ˜ യോ ഉത്തരവാദപ്പെട്ട മുസ്ലിംഭരണകർത്താക്കളിൽ ആരെങ്കിലുമോ മുതിർന്നിട്ടി ല്ല. നേരെ മറിച്ച് ഇസ്ലാമിക ഭരണകൂടം അവർ കള്ളവാദികളാണെന്ന് വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുള്ളത്. ഇസ്ലാം ചരിത്രം വായിക്കുന്നവർക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. നബി ˜ ക്കുശേഷം ഒരാൾ, താൻ പ്രവാചകനാണെന്ന് വാദിക്കുമ്പോൾ അതിന് തെളിവുണ്ടോ എന്ന് പരിശോധിക്കുന്നത് പോലും സത്യവിശ്വാസ ത്തിൽനിന്നുള്ള വ്യതിയാനമായിട്ടാണ് ചില മഹാൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രവാ ചകസമാപ്തി ( )യെക്കുറിച്ച് പല പണ്ഡിതൻമാരും പ്രത്യേകം ഗ്രമ്ലങ്ങൾതന്നെ രചിച്ചിരിക്കുന്നു. കൂടുതൽ വിവരം അത്തരം ഗ്രമ്ലങ്ങളിൽനിന്ന് മനിലാക്കാവുന്നതാണ്. ചുരുക്കത്തിൽ, മുഹമ്മദ് നബി ˜ ശേഷം അല്ലാഹുവിൽനിന്ന വഹ്യ് ലഭിക്കുകയും പ്രവാചകത്വ സ്ഥാനം ലഭിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനും ഇൗ ലോകത്ത് എനി വരു വാനില്ല. ഉണ്ടെന്ന് എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവർക്ക് സിദ്ധിക്കുന്ന വഹ്യും, പ്രവാചകത്വവും, സഹായവും എല്ലാംതന്നെ പിശാചിൽനിന്നുള്ളതായിരിക്കും. (നിങ്ങൾക്ക് ഞാൻ വർത്തമാനം അറിയിച്ചു തരട്ടെയോ, ആരുടെമേലിലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന്? മഹാവ്യാജ നും, ദുഷ്ട നുമായ എല്ലാവരുടെയും മേലത്രെ അവർ ഇറങ്ങുന്നത്. (സൂ: 221, 222) അതു കൊണ്ട് പുതിയൊരു നബിത്വവാദം ഉന്നയിക്കുന്നവരോട് നമുക്ക് പറയാം. (നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.) വിഭാഗം - 6 (41) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുവിൻ, ധാരാളം സ്മരണ. 42 പ കാലത്തും, വൈകുന്നേര വും അവന് "തസ്ബീഹ്' ധ പരിശു ദ്ധിയുടെ കീർത്തനം പ ചെയ്കയും ചെയ്യുവിൻ. (41) ഹേ, വിശ്വസിച്ചവരേ നിങ്ങൾ അല്ലാഹുവിനെ സ്മരി ക്കുവിൻ, ഓർമിക്കുവിൻ ധാരാളമായ സ്മരണ, അധികമായ ഓർമ
33:42–45وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا
هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَـٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا
تَحِيَّتُهُمۡ يَوۡمَ يَلۡقَوۡنَهُۥ سَلَٰمٞۚ وَأَعَدَّ لَهُمۡ أَجۡرٗا كَرِيمٗا
Passage continues through verse 33:45.
(42) നിങ്ങൾ അവന് തസ്ബീഹ് (പരിശുദ്ധിയുടെ കീർത്തനം) ചെയ്യുകയും വേണം രാവിലെ വൈകുന്നേരവും സ്മരിക്കുക, ഓർമിക്കുക, പറയുക, കീർത്തനം ചെയ്യുക, പ്രഖ്യാപിക്കുക എന്നിങ്ങനെ അർത്ഥങ്ങൾ വരാവുന്ന വാക്കാണ് ഞ്ചരജ (ദിക്ർ). മനസാ, വാചാ, കർമണാ അല്ലാഹുവിനെ ക്കുറിച്ചുള്ള ബോധമാണ് സാക്ഷാൽ ദിക്ർ. ഹംദ്, തസ്ബീഹ്, നമസ്കാരം, തക്ബീർ, തഹ്ലീൽ, ധ്യാനം മുതലായവമൂലമാണത് പ്രകടിപ്പിക്കുക. അതുകൊണ്ട് സാധാരണമായി ദിക്ർ എന്ന് പറയുന്നത് ഇവയെക്കുറിച്ചാണ്. ദിക്റിന്റെ കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് തസ്ബീഹും, നമസ്കാരവും. (സൂ: റൂം 18 ന്റെയും സൂ: അൻകബൂത്ത് 45 ന്റെയും വിവ രണത്തിൽ വായിച്ചത് ഇവിടെയും ഓർക്കുക.) അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അവന്റെ സ്തോത്രകീർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതിന്നുള്ള ഒരു കാരണമെ ന്നോണം അല്ലാഹു പറയുന്നു:- 43 പ നിങ്ങളുടെ മേൽ അനുഗ്രഹം നേരുന്നവനത്രെ അവൻ (അല്ലാഹു) ; അവന്റെ മലക്കുകളും തന്നെ (അനു ഗ്രഹം നേരുന്നു); -നിങ്ങളെ അന്ധകാ രങ്ങളിൽനിന്ന് പ്രകാശത്തിലേക്ക് വരു ത്തുവാൻ വേണ്ടി. അവൻ സത്യവി ശ്വാസികളിൽ വളരെ കരുണയുള്ളവ നാണ് താനും. (44) അവർ അവനെ കാണുന്ന ദിവസം അവർക്കുള്ള ഉപചാരം, "സലാം' എന്ന് (സമാധാനസന്ദേശം) ആയിരി ക്കും. അവർക്ക് മാന്യമായ പ്രതിഫലം അവൻ ഒരുക്കിവെക്കുകയും ചെയ്തിരി ക്കുന്നു. (43) അവൻ സ്വലാത്ത് (അനുഗ്രഹം) നേരുന്നവനാണ് നിങ്ങളുടെമേൽ അവന്റെ മലക്കുകളും നിങ്ങളെ അവൻ പുറത്ത് കൊണ്ടുവരുവാൻവേണ്ടി അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് അവൻ ആകുന്നു സത്യവിശ്വാസികളിൽ വളരെ കരുണയുള്ളവൻ (44) അവരുടെ ഉപചാരം, അഭിവാദ്യം അവരവനെ കാണുന്ന ദിവസം സലാമാണ് അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു മാന്യമായ പ്രതിഫലം അനുഗ്രഹം നേരുക എന്ന് അർത്ഥം കൽപിച്ചത്. (സ്വലാത്ത്) എന്ന ധാതുവിൽനിന്നുള്ള ക്രിയാരൂപമത്രെ അത്. "പ്രാർത്ഥന, അനുഗ്രഹം, കാരുണ്യം' എന്നൊക്കെയാണതിന്റെ അർത്ഥം. അല്ലാഹു സത്യവിശ്വാസികൾക്ക് അനുഗ്ര ഹവും കാരുണ്യവും നൽകുന്നു. മലക്കുകൾക്കിടയിൽ അവരുടെ ഗുണഗണങ്ങളെ പുകഴ്ത്തു കയും ചെയ്യുന്നു. "അല്ലാഹു അനുഗ്രഹം നേരുന്നു' ("സ്വലാത്ത് ചെയ്യുന്നു) എന്ന് പറഞ്ഞ തിന്റെ സാരം ഇതാണ്. മലക്കുകൾ സത്യവിശ്വാസികൾക്ക് ഗുണത്തിന്വേണ്ടി പ്രാർത്ഥിക്കു കയും, അവർക്ക് പാപമോചനം തേടുകയും ചെയ്യുന്നതായി സൂറത്തുൽ (ഗാ ഫിർ) 7 , 8, 9 വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകൾ അനുഗ്രഹം നേരുന്ന തിന്റെ ഉദ്ദേശ്യം ഇതത്രെ. അങ്ങനെ, അസത്യം, ദുർമാർഗം, അജ്ഞത, ദുർഭാഗ്യം ആദി യായ അന്ധകാരങ്ങളിൽനിന്ന് സത്യവിശ്വാസികൾക്ക് വിമുക്തി ലഭിക്കുവാനും, സൻമാർഗത്തി ന്റെയും സൽഭാഗ്യത്തിന്റെയും വെളിച്ചത്തിലേക്ക് എത്തിച്ചേരുവാനും അല്ലാഹുവിന്റെയും മലക്കുകളുടെയും "സ്വലാത്ത്' അവർക്ക് സഹായകമായിത്തീരുന്നു. സത്യവിശ്വാസികൾക്ക് അല്ലാഹുവിൽ നിന്ന് സലാം ലഭിക്കുന്നു. (സൂ: യാസീൻ 58) മര ണവേളയിൽ അവരുടെ അടുക്കൽ മലക്കുകൾ ചെന്നു സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. (സൂ: നഹ്ൽ 32) സ്വർഗത്തിന്റെ കാവൽക്കാരായ മലക്കുകൾ അവർക്ക് സലാം പറഞ്ഞുകൊണ്ട് അവരെ സ്വാഗതം ചെയ്യും. (സൂ: സുമർ 73) "സലാം! സലാം!!' എന്നിങ്ങനെയല്ലാതെ, വ്യർത്ഥമായതോ, പാപകരമായതോ ആയ ഒന്നുംതന്നെ അവർ സ്വർഗത്തിൽവെച്ച് കേൾക്കുകയില്ല. (സൂ: 25, 26) സ്വർഗത്തിൽ അവരുടെ ഉപചാ രവാക്യം സലാമായിരിക്കും. (സൂ: യൂനുസ് 10.) ചുരുക്കത്തിൽ, എവിടെയും, ആരിൽനിന്നും, അവർക്ക് സലാമിന്റെശാന്തിയുടെ സിദ്ധിക്കുന്നത്. അപ്പോൾ, "സത്യവിശ്വാസികളേ' എന്ന് സംബോധന ചെയ്തുകൊണ്ട് ഇൗ രണ്ട് വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ച പ്രസ്താവനകൾ ഓരോന്നും ഓരോ സത്യ വിശ്വാസിക്കും എത്രമേൽ ആവേശകരമാണെന്ന് ആലോചിച്ചുനോക്കുക! നബി തിരുമേനി ˜ നമസ്കാരാനന്തരം, സാധാരണ ചെയ്തിരുന്നതുപോലെ നാമും ചെയ്യുക: (അല്ലാഹുവേ, നീയാണ് സലാം നിന്റെ പക്കൽനിന്നാണ് സലാം.) അല്ലാഹുവേ, നീ ഞങ്ങൾക്ക് അനുഗ്രഹവും, അന്ധകാരങ്ങളിൽനിന്ന് മോചനവും, നിത്യശാ ന്തിയും നൽകണേ! 45 പ ഹേ, നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും, സന്തോഷ വാർത്ത അറിയിക്കുന്നവനും, താക്കിതു കാരനും ആയിക്കൊണ്ട് അയച്ചിരിക്കുക യാണ്.
33:46–48وَدَاعِيًا إِلَى ٱللَّهِ بِإِذۡنِهِۦ وَسِرَاجٗا مُّنِيرٗا
وَبَشِّرِ ٱلۡمُؤۡمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضۡلٗا كَبِيرٗا
وَلَا تُطِعِ ٱلۡكَٰفِرِينَ وَٱلۡمُنَٰفِقِينَ وَدَعۡ أَذَىٰهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِيلٗا
(46) അല്ലാഹുവിലേക്ക് അവന്റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനാ യും, പ്രകാശം നൽകുന്ന ഒരു വിള ക്കായും (നിന്നെ അയച്ചിരിക്കുന്നു). അല്ലാ ഹുവിങ്കൽനിന്ന് (അഥവാ അനുഗ്രഹം) ഉണ്ടെന്ന് നീ അവർക്ക് സന്തോഷവാർത്ത അറിയിക്കു ക. (48) അവിശ്വാസികളെയും, കപ ടവിശ്വാസികളെയും അനുസരിക്കു കയും ചെയ്യരുത്. അവരുടെ ശല്യത്തെ നീ (അവഗണിച്ചു) വിട്ടേക്കുകയും, അല്ലാഹുവിന്റെമേൽ ഭരമേൽപിക്കുകയും ചെയ്യുക. ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി! (45) . ഹേ നബിയേ നിശ്ചയമായും നാം നിന്നെ അയച്ചിരി ക്കുന്നു സാക്ഷിയായി സന്തോഷവാർത്ത അറിയിക്കുന്നവനായും താക്കീത് നൽകുന്നവനായും (46) ക്ഷണിക്കുന്ന (വിളിക്കുന്ന)വനായും അല്ലാ ഹുവിലേക്ക് അവന്റെ ഉത്തരവ് (സമ്മത) പ്രകാരം വിളക്കായും പ്രകാശം (വെളിച്ചം) നൽകുന്ന (47) നീ സന്തോഷവാർത്ത അറിയിക്കുക സത്യവി ശ്വാസികൾക്ക് അവർക്കുണ്ടെന്ന് അല്ലാഹുവിങ്കൽ നിന്ന് അനുഗ്രഹം, ഔദാര്യം വലുതായ, മഹത്തായ (48) . നീ അനുസരിക്കയും അരുത് അവിശ്വാസികളെ കപടവിശ്വാസികളെയും വിട്ടു(ത ള്ളി)കളയുകയും ചെയ്യുക അവരുടെ ശല്യത്തെ, ഉപദ്രവത്തെ, സ്വൈര്യക്കേടിനെ നീ ഭരമേൽപിക്കയും ചെയ്യുക അല്ലാഹുവിന്റെമേൽ അല്ലാഹു തന്നെ മതി ഭരമേൽപിക്കപ്പെടുന്നവൻ, ഭരമേൽക്കുന്നവൻ നബി തിരുമേനി ˜ യെ റസൂലായി നിയോഗിച്ചതിന്റെ ഉദ്ദേശ്യങ്ങളും, തിരുമേനി യുടെ സ്ഥാനപദവികളും കർത്തവ്യങ്ങളും ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കു ന്നു. 1) സമുദായത്തിന്റെ സ്ഥിതിഗതി വീക്ഷിച്ചുകൊണ്ടിരിക്കുക, അല്ലാഹുവിന്റെ നിയമനിർദ്ദേ ശങ്ങൾ അവർ പാലിച്ചതിനെ സംബന്ധിച്ച് ക്വിയാമത്തുനാളിൽ സാക്ഷ്യം വഹിക്കുക, ആചാ രാനുഷ്ഠാനങ്ങളിലും, ജീവിതത്തിന്റെ നാനാവശങ്ങളിലും അവർക്ക് മാതൃക സാക്ഷ്യം കാണിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ തിരുമേനി "സാക്ഷി' ( )യാ കുന്നു. 2) സജ്ജനങ്ങൾക്ക് അല്ലാഹുവിങ്കൽനിന്ന് ഉണ്ടാവാനിരിക്കുന്ന പുണ്യഫലങ്ങളെയും, പ്രതി ഫലങ്ങളെയും കുറിച്ച് "സന്തോഷവാർത്ത അറിയിക്കുന്നവനും' ( ) ആകുന്നു. ഉണ്ടാകുവാനിരിക്കുന്ന ശിക്ഷകളെയും, ഭവിഷ്യ ത്തുകളെയുംകുറിച്ച് ഭയപ്പെടുന്ന "താക്കീതുകാരനും' ( ) ആകുന്നു. 4) അല്ലാഹുവിന്റെ ഉത്തരവും, കൽപ്പനയും, അനുമതിയും അനുസരിച്ച് അല്ലാഹുവിങ്ക തൗഹീദിന്റെയും സൻമാർഗത്തിന്റെയും പാതയിലേക്ക്പ്രബോധനം വഴി ജനങ്ങളെ "ക്ഷണിക്കുന്നവനും' ( ) ആകുന്നു. 5) അജ്ഞാനവും, അസത്യവും, ദുരാചാരവും നിറഞ്ഞു ഇരുട്ടുമൂടിയ ലോകത്തിന് ജ്ഞാന ത്തിന്റെയും സത്യത്തിന്റെയും, സദാചാരത്തിന്റെയും വെളിച്ചം നൽകുന്നതിന് വേണ്ടി ഹിറാമല ഗുഹയിൽ നിന്ന് ഉദയം ചെയ്ത് ലോകമാകമാനം പ്രഭപരത്തി പ്രകാശിപ്പിച്ചു വന്ന സൂര്യ "വിളക്കും' ( ) ആകുന്നു. സത്യവിശ്വാസികൾക്ക് സന്തോഷവാർത്തയും, അല്ലാത്തവർക്ക് ഭയവാർത്തയും നൽകി ക്കൊണ്ടിരിക്കുമ്പോൾ അതിന്നെതിരിൽ അവിശ്വാസികളുടെയും, കപടവിശ്വാസികളുടെയും ചേരിയിൽനിന്ന് വിവിധതരത്തിലുള്ള എതിർപ്പുകളും, ഉപദ്രവങ്ങളും അനുഭവപ്പെട്ടുകൊ ണ്ടിരിക്കുക സ്വാഭാവികമാണ്. ഇത് അന്നും ഇന്നും എന്നും കാണാവുന്ന ഒരു യഥാർത്ഥ്യ മത്രെ. നബി തിരുമേനി ˜ യുടെ മുകളിൽ വിവരിച്ച കൃത്യനിർവ്വഹണങ്ങളിൽ ഇവരുടെ ശല്യം മൂലം നേരിടുന്ന വിഘാതങ്ങളെ അവഗണിച്ചു മുന്നോട്ട് പോകുവാനും, എല്ലാം അല്ലാഹുവിൽ അർപ്പിച്ചു മന മാധാനപ്പെട്ടുകൊണ്ടിരിക്കുവാനും അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു. ഇൗ മഹത്തായ ഉപദേശം നബി ˜ യുടെ ചര്യയെ മാതൃകയാക്കുന്ന എല്ലാ മതപ്രബോധകൻമാരും സദാ ഓർമിച്ചിരി ക്കേണ്ടതുണ്ട്. അടുത്ത വചനം മുതൽ സംസാരമുഖം മറ്റൊരു വശത്തേക്ക് തിരിയുന്നു. ചില വൈവാ ഹിക നിയമങ്ങളാണ് അടുത്ത ആയത്തുകളിൽ പ്രതിപാദിക്കുന്നത്. നിയമങ്ങൾ വിവരിക്കു മ്പോൾ മനുഷ്യരാൽ വിരചിതമായ സാധാരണ ഗ്രമ്ലങ്ങളിൽ കാണപ്പെടുന്ന പ്രതിപാദനരീ തിയും, പ്രതിപാദനരീതിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:- 49 പ ഹേ, വിശ്വസിച്ചവരേ, നിങ്ങൾ സത്യവിശ്വാസിനികളായ സ്ത്രീകളെ വിവാഹം ചെയ്യുകയും, പിന്നീട് അവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ നിങ്ങൾ വിവാഹമോചനം "ത്വലാക്വ്' ചെയ്കയും ചെയ്യുന്നതാ യാൽ നിങ്ങൾ എണ്ണിക്കണക്കാക്കേണ്ടുന്ന യാതൊരു "ഇദ്ദയും' നിങ്ങളോട് അവർക്ക് (ബാധ്യത) ഇല്ല. എന്നാൽ, നിങ്ങൾ അവർക്ക് മോചന വിഭവം നൽകുകയും, അവരെ ഭംഗി യായ പിരിച്ചയക്കൽ പിരിച്ചയക്കുകയും ചെയ്യണം.
33:49–59يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا
يَـٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّـٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّـٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا
۞تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا
Passage continues through verse 33:59.
(49) വിശ്വസിച്ചിട്ടുള്ളവരേ നിങ്ങൾ വിവാഹം കഴിച്ചാൽ സത്യവിശ്വാസിനികളെ പിന്നീട് നിങ്ങളവരെ വിവാഹമോചനവും ചെയ്തു മുമ്പായി നിങ്ങളവരെ സ്പർശിക്കുന്നതിന് എന്നാൽ നിങ്ങൾക്കില്ല, നിങ്ങളോടില്ല അവരുടെമേൽ (ബാധ്യത) യാതൊരു ഇദ്ദഃയും നിങ്ങൾ എണ്ണി (കണക്കാക്കി)വരുന്ന എന്നാലവർക്ക് നിങ്ങൾ നൽകണം നിങ്ങളവരെ പിരിച്ചുവിടുകയും വേണം ഒരു പിരിക്കൽ ഭംഗിയായ, നല്ലതായ "സ്പർശിക്കുന്നതിന്നുമുമ്പായി' എന്ന് പറഞ്ഞതിന്റെ താൽപര്യം സംയോഗം ഉണ്ടാകുന്ന തിനുമുമ്പ് എന്നാണ്. ഇതേ ഉദ്ദേശ്യത്തിൽ "തൊടുക, സമീപിക്കുക, ചൊല്ലുക, മൂടുക, വിവാഹം നടത്തുക' ( ) എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഉപയോഗിച്ചുകാണാം. ഭാഷാമര്യാദകളിൽ ഒന്നാണ് ഇത്തരം പ്രയോഗങ്ങൾ. ഭാര്യയും ഭർത്താവുമായി -വിവാഹമോചനംകൊണ്ടോ, മരണംകൊണ്ടോ വേർപെട്ടശേഷം ഭാര്യക്ക് മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ലാതെ, നിർബ ന്ധമായും അവൾ കാത്തിരിക്കേണ്ടുന്ന കാലത്തിനാണ് "ഇദ്ദഃ' ( ) എന്ന് പറയുന്നത്. ഋതു കാലം എത്താത്തവളും, ഋതുകാലം കഴിഞ്ഞവളും മുമ്മൂന്ന് മാസവും, ഋതുമതികൾ മൂന്ന് ഋതുകാലവും, ഗർഭിണികൾ പ്രസവം വരെയും, ഭർത്താവ് മരണപ്പെട്ടവൾ നാലുമാസവും പത്ത് ദിവസവും "ഇദ്ദഃ' ആചരിക്കേണ്ടതുണ്ട്. മുൻവിവാഹത്തിൽ ഗർഭം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് ഇദ്ദഃയുടെ ഉദ്ദേശ്യങ്ങളിൽ പ്രധാനമായത്. പിതൃബന്ധത്തിൽ കലർപ്പോ സംശയമോ ഉണ്ടായേക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ വമ്പിച്ച ആപത്താണ ല്ലോ. വിവാഹത്തിന്ശേഷം വധൂവരൻമാർ തമ്മിൽ സമീപനം ഉണ്ടാകാതിരിക്കുന്ന പക്ഷം വിവാഹമോചനത്തിന്റെ പേരിൽ ഇദ്ദഃ ആവശ്യമില്ല എന്നാണ് ആയത്തിന്റെ സാരം. "നിങ്ങളോട് അവർക്ക് ബാധ്യതയില്ല.' ( യ്യത്ഥട്ടപ്പഥ മ്പന്ദറസ്ലല ) എന്നും നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ' ( ) എന്നുമുള്ള പ്രയോഗത്തിൽ ചില സൂചനകളുണ്ട്: സ്ത്രീ ഇദ്ദഃ ആചരിക്കു ന്നത് പുരുഷന്റെ ഒരവകാശം വകവെച്ച് കൊടുക്കലാണ്. ഇത് സ്ത്രീകളുടെ കടമയാണ്. സന്താനത്തിന്റെ വംശബന്ധം പിതാവുമായിട്ടാണുള്ളത്.ഇദ്ദഃയുടെ കാലം മൊത്തക്കണക്കിൽ പൂർത്തിയാക്കിയാൽ പോരാ, കൃത്യമായിത്തന്നെ പൂർത്തിയാക്കണം എന്നൊക്കെയാണത്. വിവാഹമോചനം നിമിത്തം ഭർത്താവുമായി വേർപെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവി കമായ അസ്വാസ്ഥ്യത്തിന്ന് ഒരു താൽക്കാലിക ആശ്വാസമെന്ന നിലക്ക് ഭർത്താവ് ഭാര്യക്ക് കൊടു ക്കേണ്ടതുള്ള വിഭവത്തിനാണ് എന്ന് പറയുന്നത്. ഇത് എത്രയാണെന്ന് നിർണ യിക്കപ്പെട്ടിട്ടില്ല. പരിതഃസ്ഥിതിയനുസരിച്ച് ഇത് കണക്കാക്കേണ്ടിയിരിക്കുന്നു. സൂ: അൽബക്വറഃയിൽ പറയുന്നു: - സാരം: "അവർക്ക് -വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് -നിങ്ങൾ കൊടുക്കുകയും ചെയ്യണം. കഴിവുള്ളവന് അവന്റെ സാദ്ധ്യത അനുസരിച്ചും, തിടുക്കക്കാരന് അവന്റെ കഴിവനുസരിച്ചും ബാധ്യതയുണ്ട്, ഇതിനെത്തുടർന്നുള്ള (അൽബക്വറഃയിലെ) ആയത്തിൽ, സ്പർശനത്തിന് മുമ്പ് വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീക്ക് "മഹ്ർ' (വി വാഹമൂല്യം) നിർണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകുതി കൊടുക്കണമെന്ന് വ്യക്തമാ ഇങ്ങനെ പകുതി "മഹ്ർ' കൊടുക്കപ്പെടുന്നവൾക്ക് കൊടു ക്കൽ നിർബന്ധമില്ലെന്നും ആ ആയത്തുകളിൽനിന്ന് മനിലാക്കുവാൻ കഴിയും. ആകയാൽ, സ്പർശനത്തിനുമുമ്പ് വിവാഹമോചനം നൽകപ്പെടുന്നവൾക്ക് ത്' കൊടുക്കണമെന്ന നിർബന്ധം, അവൾക്ക് മഹ്ർ നിർണയിക്കപ്പെടാത്തപ്പോഴാണെന്നും, "മഹ്ർ' നിർണയിക്കപ്പെ ടാത്തപക്ഷം അവൾക്ക് മാത്രമേ നിർബന്ധമായി കൊടുക്കേണ്ടതുള്ളൂവെന്നും, മനിലാക്കാവുന്നതാകുന്നു. കൂടുതൽ വിശദീകരണത്തിന് അൽബക്വറഃ 236, 241 ആയ ത്തുകളുടെ വിവരണം നോക്കുക. ഭംഗിയായ നിലയിൽ പിരിച്ചുവിടണം ( ) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാണ്. ഭർത്താവിനും ഭാര്യക്കുമിടയിലുള്ള പെരുമാറ്റച്ചട്ടത്തിന്റെ ചുരുക്കംക്വുർ ആന്റെ ഭാഷയിൽ (സദാചാര മര്യാദയനുസരിച്ചുവെച്ചുകൊ ണ്ടിരിക്കുക, അല്ലെങ്കിൽ ഗുണകരമായ നിലക്ക് പിരിച്ചയക്കുക) എന്നുള്ളതാണ്. ദേഹത്തിലോ, മാനത്തിലോ, സ്വരത്തിലോ, അവകാശത്തിലോ ഒന്നുംതന്നെ യാതൊരു അനീതിയും കൈകടത്തലും വരാതെയായിരിക്കണം ഭാര്യമാരെ പിരിച്ചുവിടുന്നത്. 50 പ ഹേ, നബിയേ, നീ പ്രതിഫ ലങ്ങൾ (വിവാഹമൂല്യങ്ങൾ) കൊടു ത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നാം നിനക്ക് അനുവദനീയമാക്കിത്തന്നിരി ക്കുന്നു; അല്ലാഹു നിനക്ക് ധ യുദ്ധത്തിൽ കൈവ ശം വരുത്തി പ ത്തന്നവരിൽ നിന്നും നിന്റെ വലങ്കൈ ഉടമയാക്കിയിട്ടുള്ളതും ധ അടിമസ്ത്രീക ളെയും പ , നിന്റെ ഒന്നിച്ചു (രാജ്യം ത്യജിച്ചു) ഹിജ്റഃ പോന്നവരായ നിന്റെ പിതൃവ്യപുത്രിമാരെയും, അമ്മായികളുടെ പുത്രികളെയും, നിന്റെ അമ്മാമന്റെ പുത്രികളെയും, നിന്റെ ഇളയമ്മമൂത്തമ്മമാരുടെ പുത്രികളെയും. സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ദേഹം നബിക്ക് ദാനം നൽകിയെങ്കിൽ, നബി അവളെ വിവാഹം ചെയ്തെടുക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷംസത്യവിശ്വാസി കൾക്കില്ലാതെ നിനക്ക് മാത്രമായുള്ളതെന്ന (അനുവദിച്ചിരി ക്കുന്നു). അവ രുടെ ഭാര്യമാരുടെയും, അവരുടെ വല ങ്കൈകൾ ഉടമയാക്കിയതിന്റെ ധ അടിമക ളുടെ പ യും കാര്യത്തിൽ അവരുടെ മേൽ നാം നിയമിച്ചിരിക്കുന്നതെന്താണെന്ന്, നിന്റെമേൽ യാതൊരു വിഷമവും ഉണ് ടാകാതിരിക്കുവാൻ വേണ്ടിയാകു ന്നു (ഇതെല്ലാം നിനക്ക് അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (50) ഹേ, നബിയേ നാം അനുവദിച്ചു തന്നിരിക്കുന്നു, "ഹലാലാ'ക്കിയിട്ടുണ്ട് നിനക്ക് നിന്റെ ഭാര്യമാരെ നീ കൊടുത്തിട്ടു ള്ളവരായ അവരുടെ പ്രതിഫലങ്ങളെ ഉടമയാക്കിയതും, അധീനമാ ക്കിയതും നിന്റെ വലങ്കൈ യാതൊന്നിൽനിന്ന് അല്ലാഹു ന്ന, യുദ്ധത്തിൽ കൈവശപ്പെടുത്തിത്തന്ന നിനക്ക് നിന്റെ പിതൃവ്യന്റെ പുത്രികളെയും നിന്റെ അമ്മായിമാരുടെ പുത്രികളെയും നിന്റെ അമ്മാവന്റെ പുത്രികളെയും നിന്റെ ഇളയമ്മമൂത്തമ്മകളുടെ പുത്രിക ളെയും ഹിജ്റഃ വന്നവരായ നിന്റെ ഒന്നിച്ച് സത്യവിശ്വാ സിനിയായ സ്ത്രീയെയും അവൾ ദാനം നൽകിയാൽ അവളുടെ ദേഹം, അവളെത്തന്നെ നബിക്ക് നബി ഉദ്ദേശിച്ചാൽ അവളെ വിവാഹം ചെയ്തെടുക്കുവാൻ നിനക്ക് മാത്രമുള്ളതായിട്ട് സത്യ വിശ്വാസികൾക്കില്ലാതെ, (കൂടാതെ) തീർച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് നാം നിയമിച്ചിട്ടുള്ളത്, നിയമിക്കേണ്ടത് അവരുടെ മേൽ അവ രുടെ ഭാര്യമാരിൽ ഉടമയാക്കിയതിലും അവരുടെ വലങ്കൈകൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി നിനക്ക്, നിന്റെമേൽ ഒരു വിഷ മവും (ഇടുക്കവും) അല്ലാഹു ആകുന്നു വളരെ പൊറുക്കുന്നവൻ, കരുണാ നിധി കരുണാനിധി നബി ˜ വിവാഹം ചെയ്യാൻ അനുവദിക്കപ്പെട്ട സ്ത്രീകൾ ഏതൊക്കെയാണെന്ന് വിവ രിക്കുന്നതാണ് ഈ വചനം. 1) നബി ˜ മഹ്ർ കൊടുത്തു വിവാഹം കഴിച്ച നിലവിലുള്ള ഭാര്യമാർ തന്നെ. 2) ലഭിച്ച -അഥവാ യുദ്ധത്തിൽ ശത്രുഭാഗത്ത്നിന്ന് കൈവശം നബി ˜ യുടെ ഉടമസ്ഥതയിലുള്ളവർ. 3) പിതൃവ്യൻ, അമ്മാവൻ, അമ്മായി, ഇളയമ്മമൂത്തമ്മ എന്നിവരുടെ പെൺമക്കളിൽ യുടെ കൂടെ മദീനഃ യിലേക്ക് ഹിജ്റഃ പോന്നവർ. ഇൗ മൂന്ന് ഇനം സ്ത്രീകളും നബി ˜ ക്കെന്നപോലെ മറ്റുള്ള സത്യവിശ്വാസികൾക്കും അനുവദനീയം തന്നെയാകുന്നു. 4) സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളിൽ ആരെങ്കിലും നബി ˜ തന്റെ ദേ ഹത്തെ ദാനമാക്കുകയും, നബി ˜ അവളെ വിവാഹംചെയ്തു സ്വീകരിക്കുവാൻ ഉദ്ദേശിക്കുകയും ചെയ്യുന്നപക്ഷം അത്തരം സ്ത്രീകൾ. ഒടുവിൽ പറഞ്ഞ ഇൗ ഇനം നബി ˜ മാത്രം അനു വദനീയമായതും, മറ്റാർക്കും അനുവദിക്കപ്പെടാത്തതുമാകുന്നു. ( ) നബി ˜ യുടെ മിക്ക ഭാര്യമാർക്കും 12 1/2 "ഊക്വിയഃ ' വെള്ളി ( )യായിരുന്ന മഹ്ർ നിശ്ച യിക്കപ്പെട്ടിരുന്നത്. ഉമ്മുഹബീബഃ (റ)യുടെ വിവാഹം അബീസീനീയായിൽവെച്ച് നജ്ജാശി (നെഗാശീ) രാജാവ് മുഖാന്തരമാണ് ഉണ്ടായത്. നബി ˜ വേണ്ടി അദ്ദേഹം അവർക്ക് 400 ദീനാർ (പൊൻപണം) മഹ്ർ കൊടുത്തു. സഫിയ്യഃ (റ) , ജുവൈരിയ്യഃ (റ) എന്നിവ രുടെ മഹ്ർ അവരെ അടിമത്തത്തിൽനിന്ന് തിരുമേനി മോചിപ്പിച്ചുകൊടുത്തുവെന്നുള്ള തായിരുന്നു. ഇൗ രണ്ടുപേരും യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരായിരുന്നു. "വലങ്കൈ ഉടമയാക്കിയവർ' എന്ന് പറഞ്ഞത് സ്വന്തം ഉടമസ്ഥതയിലുള്ള അടിമകളെ ഉദ്ദേശി ച്ചാകുന്നു. (ഇൗ പ്രയോഗത്തെക്കുറിച്ച് സൂ: ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം വിവരിച്ചുകഴിഞ്ഞതാണ്. അടിമത്തത്തെ സംബന്ധിച്ച് പല വിവരങ്ങളും സൂ: മുഹമ്മ ദിൽ കാണാം. ) യുദ്ധത്തിൽവെച്ച് യുദ്ധ ത്തിൽ ചിറപിടിക്കപ്പെട്ടു അധീനത്തിൽ അടിമകളെ വിശേഷിപ്പിച്ചതുകൊണ്ട് ഒരാൾക്ക് ദാനമായി ലഭിച്ചതോ, അയാൾ വിലക്ക് വാങ്ങിയതോ ആയ അടിമസ്ത്രീകൾ തീരെ അനുവദനീയമല്ല എന്നുദ്ദേശ്യമാക്കിക്കൂടാത്തതാണ്. കാരണം, ഇങ്ങനെയുള്ള അടിമകളുടെ ഉടമസ്ഥതയും ഇസ്ലാമിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നബി തിരുമേനി ˜ യുടെ ദമ്പതി യായിരുന്ന മാരിയഃ ( ) എന്ന മഹതി ഒരു അടിമസ്ത്രീയായിരുന്നുവല്ലോ. ഇൗജിപ്തിലെ ഭരണാധികാരിയായിരുന്ന മുക്വൗക്വിസ് തിരുമേനിക്ക് അവരെ സമ്മാന മായി അയച്ചുകൊടുത്തതായിരുന്നു. ഇവരിലാണ് തിരുമേനിയുടെ പുത്രൻ ഇബ്റാഹീം ജനിച്ചതും. ഇൗ സൂറത്ത് അവതരിച്ചതിന് ശേഷമായിരുന്നു അത്. അപ്പോൾ, "അല്ലാഹു നിനക്ക് ( ) എന്ന് വിശേഷിപ്പിച്ചത് അടിമകളുടെ ഉഗ്ഗവത്തെയും, അടിമകളിൽവെച്ച് കൂടുതൽ ഉത്തമമായ വകുപ്പിനെയും ചൂണ്ടിക്കാണിച്ചതാണെന്ന് മനിലാക്കാം. നബി ˜ ക്കും സത്യവിശ്വാസികൾക്കും അനുവദനീയമാക്കിയത് അല്ലാഹു അവർക്ക് ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണെന്ന സൂചനയും അതിലടങ്ങിയിരിക്കുന്നു. യുദ്ധ ത്തിൽ ലഭിക്കുന്ന സ്വത്തുക്കൾ ( ) മുമ്പുള്ള നബിമാർക്ക് അനുവദിക്കപ്പെട്ടിരുന്നില്ലെന്നും, അത് നബി ˜ സിദ്ധിച്ച പ്രത്യേകതകളിൽ ഒന്നാണെന്നും തിരുമേനി പ്രസ്താവിച്ച തായി പ്രധാന ഹദീഥ് ഗ്രമ്ലങ്ങളിലെല്ലാം കാണാവുന്നതാണ്. ചില മതസ്ഥർ വളരെ അകന്ന കുടുംബബന്ധം പോലുമുള്ള സ്ത്രീകളെ വിവാഹം ചെയ്യാ റില്ല. മറ്റ് ചില മതസ്ഥർ സഹോദരസഹോദരിമാരുടെ മക്കളെപ്പോലും വിവാഹം നടത്താറു മുണ്ട്. ഇസ്ലാമാകട്ടെ, രണ്ടിനുമിടയിൽ ഒരു മദ്ധ്യനില അംഗീകരിച്ചിരിക്കുകയാണ്. മാതാ പിതാക്കളുടെ നേരെ സഹോദരസഹോദരിമാരെ അന്യോന്യം വിവാഹബന്ധം പാടില്ലാത്ത ( ) ഊക്വിയഃ ( )ക്ക് 40 ദിർഹം (വെള്ളിപ്പണം) ആകുന്നു. അവരുടെ മക്കളെയും, അവരെക്കാൾ അകന്നവരെയും പരസ്പരം വിവാഹബന്ധത്തിലേർപ്പെടാവുന്ന കുടുംബങ്ങളായും ഇസ്ലാം ഗണിക്കുന്നു. "നിന്റെ പിതൃ വ്യന്റെയും അമ്മായികളുടെയും, അമ്മാവന്റെയും ഇളയമ്മമൂത്തമ്മമാരുടെയും പുത്രി മാരെയും' എന്ന് പ്രത്യേകം എടുത്ത് പറഞ്ഞത് ഇൗ വസ്തുത വ്യക്തമാക്കിയതാകുന്നു. ഇവരെക്കുറിച്ച് "നിന്റെ ഒന്നിച്ച് ഹിജ്റഃ പോന്നവരായ ( എന്നും വിശേ ഷിപ്പിച്ചിരിക്കുന്നുവല്ലോ. ഇൗ ഇനങ്ങളിൽ അന്ന് മദീനഃ യിൽ നിലവിലുണ്ടായിരുന്ന സ്ത്രീകൾ മക്കഃ യിൽ നിന്നുള്ള ഹിജ്റഃ യിൽ പങ്കെടുത്തവരായിരുന്നു. മാത്രമല്ല, അക്കാലത്ത് ശിർക്കിന്റെ നാടുകളി ( )ൽ നിന്ന് ഇസ്ലാമിനെ അംഗീകരിച്ചവർ ഇസ്ലാമിന്റെ നാട്ടി( )ലേക്ക് ഹിജ്റഃ പോരേണ്ടതും ഉണ്ടായിരുന്നു. ആ നിലക്ക് ഇസ്ലാമിന് വേണ്ടി കഷ്ടന ഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുവരുന്ന ആ സ്ത്രീകൾക്ക് മറ്റുള്ളവരെക്കാൾ മുൻഗണന നൽകേണ്ടതുമുണ്ട്. ഇൗ വിശേഷണംകൊണ്ടുദ്ദേശ്യം ഇതൊക്കെയാണ്. അല്ലാതെ, ഹിജ്റഃ പോരാത്തവരെ വിവാഹം ചെയ്യാൻ പാടില്ലെന്ന് വിരോധിക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. ഇസ്ലാമിന് വിജയം കൈവന്നതിന് ശേഷം അടിയന്തിരഘട്ടം നേരിട്ടാലല്ലാതെഹിജ്റഃ യില്ല ( ) എന്നുള്ളതും സ്മരണീയമാകുന്നു. പക്ഷേ, നബി ˜ യെ സംബന്ധി ച്ചിടത്തോളം ഹിജ്റഃ യിൽ പങ്കുള്ള കുടുംബങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും വരാവുന്നതാണ്. ( ) അവസാനത്തെ ഇനം സ്ത്രീകളെ നബി ˜ പ്രത്യേകമായി അല്ലാഹു അനുവദിച്ച് കൊടുത്തതാണെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആകയാൽ, ഏതെങ്കിലും ഒരു സ്ത്രീ തനിക്ക് മഹ്റിന്റെ ആവശ്യമില്ലെന്നും, തന്റെ ദേഹം ദാനമായിത്തരുന്നുവെന്നും പറഞ്ഞാൽ, അവളെ ആ നിലക്ക് ഭാര്യയായി സ്വീകരിക്കുവാൻ ഒരു മുസ്ലിമിനും പാടുള്ളതല്ല. അങ്ങനെയുള്ള വിവാഹബന്ധം ഇസ്ലാമിക ദൃഷ്ടിയിൽ സാധുവുമല്ല. ആദ്യത്തെ മൂന്ന് ഇനം സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ചപ്പോൾനബി ˜ യെ അഭിമുഖീകരിച്ചുകൊണ്ട്- "നിന്റെ' എന്നും "നിനക്ക്' എന്നുമായിരുന്നു പ്രയോഗം. ഇൗ ഇനത്തെക്കുറിച്ച് പ്രസ്താവിച്ചപ്പോൾ ശൈലിയിൽ അല്ലാഹു മാറ്റം വരുത്തിയത് നോക്കുക. "നബിക്ക് അവളുടെ ദേഹം ദാനം നൽകിയെങ്കിൽ' എന്നും, "നബി ˜ അവളെ വിവാഹം ചെയ്തു സ്വീകരിക്കാൻ ഉദ്ദേശിച്ചെങ്കിൽ' എന്നും ( ) ആണല്ലോ ഇവിടത്തെ വാചകം. മുൻശൈലിയ നുസരിച്ചാണെങ്കിൽ "നീ' എന്നും "നിനക്ക്' എന്നും പറയേണ്ടതായിരുന്നു. നബി ˜ ഒരു പ്രവാചകനെന്ന നിലക്കുംതാഴെ വരുന്ന ആയത്തുകളിൽ നിന്നും (റ)യുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതുപോലെതിരുമേനിക്ക് അല്ലാഹു കൊടുത്തരു ളിയ പ്രത്യേകതകളിൽ ഒന്നെന്നനിലക്കുമാണ് ഇൗ അനുവാദം എന്നത്രെ ഇൗ പ്രയോഗം കാണിക്കുന്നത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി അവരുടെ സ്വന്തം ദേഹ ത്തെക്കാൾ ബന്ധപ്പെട്ടവനാണ് ( ) എന്നുള്ള 6-ാം വചനം ഇവിടെ അനുസ്മരണീയമാണ്. നബി ˜ യുടെ ഭാര്യയായി ജീവിക്കുവാൻസ്വന്തം അവകാശ ങ്ങളെ സ്ത്രീ ആവേശവും അപേക്ഷയും സമർപ്പിക്കുമ്പോൾ അത് അവളുടെ സത്യവിശ്വാസത്തിന്റെയും, ത്യാഗമനഃസ്ഥിതിയുടെയും ആഴത്തെയാണല്ലോ കാണിക്കുന്നത്. അവളുടെ അപേക്ഷ നിരസിക്കുന്നത് എത്രമാത്രം സങ്കടമായിരിക്കും?! നുബു വ്വത്തിന്റെ പദവിയെക്കുറിച്ച് സാമാന്യം അറിവോ, സത്യവിശ്വാസത്തിന്റെ മധുരിമയോ സിദ്ധി ക്കാത്തവർക്ക് മാത്രമേ ഇതിലടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി സംശയിക്കുവാൻ അവകാശ ˜ യുടെ ഭാര്യമാരിൽ ഒരാളായ സൗദഃ (റ)യെ അവിടുന്ന് വിവാഹമോചനം ചെയ്യാൻ ഉദ്ദേശിക്കുകയുണ്ടായി. തന്നെ വിവാഹമോചനം ചെയ്യരുതെന്നും, തനിക്ക് യാതൊ രവകാശവും വകവെച്ചു തരേണ്ടതില്ലെന്നും, തിരുമേനിയുടെ ഭാര്യമാരിൽ ഒരാളായിക്കൊ ണ്ട് "മഹ്ശറി'ൽ ഒരുമിച്ചുകൂടുകമാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ആ മഹതി തിരുമേനിയോ ടപേക്ഷിച്ചു. അതനുസരിച്ച് നബി ˜ അവരുടെ അടുക്കൽ താമസിക്കാറുണ്ടായിരുന്ന ഊഴം അവർ (റ)യുടെ ഊഴത്തിൽ കൂട്ടിച്ചേർത്തു. സ്വന്തം ദേഹത്തെ നബി ˜ ദാനം ചെയ്ത ഒരു മഹതിയായിരുന്നു ഖൗലഃ (റ). വളരെ സദ്വൃത്തയായ ഒരു മഹതിയായി രുന്നു അവർ. വേറെയും ചില സ്ത്രീകൾ നബി ˜ സ്വയം ദാനം ചെയ്തതായി നിവേ ദനങ്ങൾ വന്നിട്ടുണ്ട്. എങ്കിലും, ഇങ്ങനെ ദാനംചെയ്ത ഒരു സ്ത്രീയുമായി തിരുമേനി ദാമ്പത്യസമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ഇമാം അസ്ക്വലാനീ (റ) മുതലായവർ പ്രസ്താവി ച്ചിരിക്കുന്നു. ( ) (റ) പ്രസ്താവിച്ചതായി ഇമാം ബുഖാരിയും, മുസ്ലിമും (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു : നബി ˜ സ്വന്തം ദേഹത്തെ ദാനം നൽകുന്ന സ്ത്രീകളെ ക്കുറിച്ച് എനിക്ക് ദ്വേഷ്യം തോന്നാറുണ്ടായിരുന്നു. ഒരു സ്ത്രീ അവളുടെ ദേഹത്തെ ദാനം കൊടുക്കുകയോ?! എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ, എന്നുള്ള (അടു ത്ത) അവതരിച്ചപ്പോൾ ഞാൻ പറഞ്ഞുപോയി: സ്ലല (അങ്ങയുടെ റ∫് അങ്ങയുടെ ഇഷ്ടത്തിൽ ധൃതി കൂട്ടുന്നതായി ട്ടല്ലാതെ എനിക്ക് കാണുമാറാകുന്നില്ല!) സ്വന്തം ദേഹത്തെ നബി ˜ ദാനം നൽകാൻ ഒരു സ്ത്രീ സന്നദ്ധയാകുന്നത് ആ സ്ത്രീക്ക് തിരുമേനിയുടെ ഭാര്യാപദവി സിദ്ധിക്കുവാ നുള്ള അത്യാഗ്രഹംകൊണ്ട് മാത്രമാണെന്ന് അനസ് (റ) തന്റെ മകളോട് പറഞ്ഞതായി ഇമാം ബുഖാരിയും അഹ്മദും (റ) നിവേദനം ചെയ്യുന്നു. വിവാഹം കഴിക്കുന്നതിലും, അടിമ സ്ത്രീകളെ ദമ്പതിമാരായി സ്വീകരിക്കുന്നതിലും സത്യവിശ്വാസികൾ വേറെയും പല നിയ മങ്ങളും, മര്യാദകളും പാലിക്കേണ്ടതുണ്ട്. നാലിൽ കൂടുതൽ ഭാര്യമാരെ ആർക്കും വിവാഹം കഴിച്ചുകൂടാ, മഹ്ർ കൊടുക്കൽ എല്ലാവർക്കും നിർബന്ധമാണ്. സാക്ഷികൾ വേണം, കൈകാ ര്യക്കാരൻ- "വലിയ്യ്വേണം, ഇങ്ങനെ പലതും. ഇവിടെ അതൊന്നും വിവരിച്ചിട്ടില്ല. ക്വുർ ആനിലെ മറ്റ് ചില വചനങ്ങളിൽനിന്നും, നബിചര്യയിൽനിന്നും അത് മനിലാക്കേണ്ടിയി രിക്കുന്നു. "അവരുടെ ഭാര്യമാരുടെയും വലങ്കൈ ഉടമയാക്കിയവരുടെയും കാര്യത്തിൽ നിയ മിച്ചിട്ടുള്ളത് നമുക്കറിയാം. ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം ഇതൊക്കെയാണ്. തുടർന്നുകൊണ്ട് നബി ˜ യെ സംബന്ധിച്ച് വിവാഹവിഷയത്തിൽ ചില പ്രത്യേക നിയമങ്ങളും വിട്ടുവീഴ്ചയും ഏർപ്പെടുത്തുവാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടിയത് നോക്കുക: (നിന്റെ മേൽ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാ ണ്.) നബി ˜ തിരുമേനിക്ക് അല്ലാഹുവിങ്കലുള്ള സ്ഥാനപദവി എത്രമാത്രം മഹത്തരമാണെന്ന് ഇൗ വാക്യത്തിൽനിന്നും, അടുത്ത ഇൗ സൂറഃയിലെ പല ആയ ഊഹിക്കാവുന്നതാണ്. അല്ലാഹു പറയുന്നു:- (ഭാര്യമാരിൽ) നിന്ന് നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ട് (മാറ്റി) നിറുത്താം; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്ക് അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരിൽ ആരെയെങ്കിലും നീ ആവശ്യപ്പെടുന്ന തായാലും നിനക്ക് തെറ്റില്ല. അവരുടെ കണ്ണുകൾ കുളിർക്കുവാനും, അവർ വ്യസനിക്കാതിരിക്കുവാനും, നീ അവർക്ക് കൊടുത്തതുകൊണ്ട് അവർ -അവരെ ല്ലാവരുംതൃപ്തിപ്പെടുവാനും കൂടു തൽ അടുപ്പമായ ധ സൗകര്യപ്രദ മായ പ താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സർവ്വജ്ഞനും, സഹനമുള്ളവനു മാകുന്നു. (51) നിനക്ക് പിന്നോട്ട് നിറുത്താം, പിന്തിക്കാം നീ ഉദ്ദേശിക്കുന്നവരെ അവരിൽ നിന്ന് നിനക്ക് അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം നിങ്കലേക്ക് നീ ഉദ്ദേശിക്കുന്നവരെ ഏതൊരാളെ, ആരെയെങ്കിലും നീ ആവശ്യ പ്പെട്ടാൽ, നിനക്ക് വേണമെന്നുവെച്ചാൽ നീ വിട്ടുനിറുത്തിയ (അകറ്റിവെച്ച)വ രിൽ നിന്ന് എന്നാൽ തെറ്റില്ല നിന്റെ മേൽ അത് കൂടുതൽ അടുപ്പം ( സൗകര്യം) ഉള്ളതാണ് കുളിർക്കുവാൻ (സമാധാനിക്കുവാൻ) അവരുടെ കണ്ണു കൾ അവർ വ്യസനിക്കാതിരിക്കുവാനും അവർ തൃപ്തിപ്പെടുവാനും നീ അവർക്ക് കൊടുത്തതുകൊണ്ട് അവരെല്ലാവരും അല്ലാഹു അറിയുന്നു നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു ആകുന്നു സ ർ വ്വ ജ്ഞ ൻ സഹനമുള്ളവൻ നബി ˜ ഇഷ്ടപ്പെട്ടവരുമായി വിവാഹബന്ധം തുടരാം. അല്ലാത്തവരെ വിവാഹമോ ചനം നൽകി വിടാം. നിലവിലുള്ള ദിവസങ്ങളിൽ ഇന്നിന്നവ രുടെ കൂടെ താമസിക്കുക എന്ന് ഊഴം നിശ്ചയിക്കാം. ഇതിൽനിന്ന് ഒഴിവാക്കണമെന്ന് തോന്നു ന്നവരെ ഒഴിവാക്കുകയും ചെയ്യാം എന്നൊക്കെയാണ് "നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ട് മാറ്റി നിർത്തുകയും, ഉദ്ദേശിക്കുന്നവരെ നിന്നിലേക്ക് അടുപ്പിക്കുകയും ചെയ്യാം' എന്ന് പറഞ്ഞതിന്റെ സാരം. ഒന്നിലധികം ഭാര്യമാരുള്ളവർ അവർക്കിടയിൽ താമസത്തിന് സമമായി ഊഴം നിശ്ച യിക്കൽ നിർബന്ധമാണ്. നബി ˜ യെ സംബന്ധിച്ചിടത്തോളം അത് നിർബന്ധമില്ലെന്നും, യുക്തം ഇതിൽനിന്ന് മ നിലാക്കാം. ഇതനുസരിച്ച് തിരുമേനി ചില ഭാര്യ മാരെ ഊഴത്തിന്റെ നിർബന്ധത്തിൽനിന്ന് ഒഴിവാക്കിയെന്നും, പക്ഷേ, അത് പ്രാവർത്തികമാ ക്കാതെ വീണ്ടും ഊഴം പാലിക്കുകതന്നെ ചെയ്തിരുന്നുവെന്നും ബലവത്താ യ ഹദീഥുക ളിൽ കാണാവുന്നതാണ്. ഇമാം അഹ്മദ് (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ (റ) പറയുന്നു: നബി ˜ അവിടുത്തെ ഭാര്യമാർക്കിടയിൽ (ദിവസങ്ങൾ) ഭാഗിക്കുകയും, അതിൽ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവിടുന്ന് ഇങ്ങനെ പറയുമായി രുന്നു: (അല്ലാഹുവേ, എന്റെ അധീനത്തിൽപ്പെട്ട കാര്യത്തിലുള്ള എന്റെ പ്രവൃത്തിയാണിത്. നിന്റെ അധീനത്തിലുള്ളതും, എന്റെ അധീന ത്തിലല്ലാത്തതുമായ കാര്യത്തിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ!) വിവാഹമോചനം നൽകിയവരെ വീണ്ടും വിവാഹത്തിലേക്ക് മടക്കി എടുക്കുകയും, ഊഴ ത്തിൽനിന്ന് ഒഴിവാക്കിയവർക്ക് വീണ്ടും ഊഴം വകവെച്ചുകൊടുക്കുകയും ചെയ്യുന്നതിന് വിരോ ധമില്ല എന്നാണ് ആയത്തിലെ അടുത്തവാക്യം കാണിക്കുന്നത്. അഥവാ നബി തിരുമേനി ˜ യുക്തവും, ഹിതവും അനുസരിച്ച് പ്രവർത്തിച്ചുകൊള്ളുവാൻ അല്ലാഹു അനുവാദം നൽകിയിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ത്രീയെ അകറ്റിനിറുത്തിയതിലോ, മറ്റെവളെ അടുപ്പിച്ചതിലോ തിരുമേനിയുടെമേൽ ആക്ഷേപത്തിന് വഴിയില്ല. ഇന്നപ്രകാ രമേ ചെയ്യാവൂ എന്ന് നിർബന്ധം നിശ്ചയിച്ചിട്ടില്ലല്ലോ. തിരുമേനിയാണെങ്കിൽ നീതിക്കും മര്യാ ദക്കും എതിരായി ഒന്നും പ്രവർത്തിക്കുന്ന ആളുമല്ല. അപ്പോൾ, ഭാര്യമാരുടെ കാര്യത്തിൽ അവിടുന്ന് സ്വീകരിക്കുന്ന നയങ്ങളെല്ലാം ഔദാര്യപൂർവ്വമായിരിക്കും. തിരുമേനിയുടെ ഭാര്യ മാരാകട്ടെ, ഐഹികസുഖസൗകര്യങ്ങളെക്കാൾ അല്ലാഹുവിന്റെയും, റസൂലിന്റെയും പ്രീതിയെ ലക്ഷ്യമാക്കി നിലകൊള്ളുന്നവരാണ് താനും. ചുരുക്കത്തിൽ, നബി ˜ മേൽ പ്രസ്താവിച്ച സ്വാതന്ത്യ്രം അല്ലാഹു വിട്ടുകൊടുത്തുകൊണ്ട് അവിടുത്തെ ഭാര്യമാർക്ക് സന്തോഷവും മന മാധാനവും ഉണ്ടാകുവാനേ അവകാശമുള്ളൂ. അവകാശവാദങ്ങൾ പുറ പ്പെടുവിക്കുവാനോ, അതിന്റെ പേരിൽ വഴക്കും പിണക്കവും ഉണ്ടാക്കുവാനോ പിന്നെ പഴുതു ണ്ടായിരിക്കുന്നതുമല്ല. "അവരുടെ കണ്ണുകൾ കുളിർക്കുവാനും' ( സ്ല.ഞ്ചദ്ധഖ ന്നറജ ) എന്ന് തുടങ്ങിയ വാക്യത്തിന്റെ വിവരണത്തിൽ ഇമാം ഇബ്നുജരീർ (റ), ഇബ്നുകഥീർ (റ) മുതലായ പ്രധാന വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചതും, വാക്യ ങ്ങളോടും ഹദീഥുകളോടും കൂടുതൽ അനുയോജ്യവുമായ വിവരണമാണ് മുകളിൽ കണ്ട ത്. ഇൗ വാക്യത്തിന് ചിലർ വേറെ വ്യാഖ്യാനം നൽകിയിട്ടുണ്ടെങ്കിലും അത് ശക്തമായി ത്തോന്നുന്നില്ല. 28 മുതൽ 34 കൂടിയ ആയത്തുകളിൽ നബി ˜ യുടെ ഭാര്യമാരെക്കുറിച്ച് പലതും പ്രസ്താ വിച്ചു. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവർക്ക് നബി ˜ യെ വിട്ടുപിരിഞ്ഞുപോയിക്കൊള്ളാ മെന്നും, അല്ലാത്തവർ തിരുമേനിയൊന്നിച്ച് അച്ചടക്കത്തോടും അനുസരണയോടുംകൂടി ജീവിക്കണമെന്നും അറിയിച്ചു. അവരുടെ ഉന്നതപദവികളെയും, അവരുടെ കടമകളെയും വിവരിക്കുകയും ചെയ്തു. 50- വചനത്തിൽ നബി ˜ വിവാഹം ചെയ്യാവുന്ന സ്ത്രീകൾ ഏതെല്ലാമെന്ന് വ്യക്തമാക്കി. തുടർന്ന്കൊണ്ട് ഇഷ്ടപ്പെട്ട ഭാര്യമാരെ സ്വീകരിക്കുവാനും അല്ലാത്തവരെ വിട്ടേക്കുവാനും മറ്റുമുള്ള സ്വാതന്ത്യ്രങ്ങൾ തിരുമേനിക്ക് നൽകുകയും ചെയ്തു. എനി, ഇപ്പോൾ നബി ˜ യൊന്നിച്ച് നിലവിലുണ്ടായിരിക്കുന്ന ഭാര്യമാരെല്ലാംതന്നെ, പിരി ഞ്ഞുപോകുകയോ, പിരിച്ചുവിടുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ലാത്തവരും, മരണംവരെ നബി ˜ യുടെ ഭാര്യമാരായിരിക്കുവാൻ തികച്ചും അർഹരായ ഭാഗ്യവതികളും ആയിരി ക്കുമല്ലോ. (ഇനിമേലിൽ) നിനക്ക് സ്ത്രീകൾ (ഭാര്യമാർ) അനുവദനീയ മാകുന്നതല്ല; (പുതുതായി) വല്ല ഭാര്യ മാരെയും ഇവർക്ക് പകരം സ്വീകരിക്കു കയും നൻമ (അ ഥവാ സൗന്ദര്യം) നിന്നെ ആശ്ചര് യപ്പെ ടുത്തിയാലും ശരി; നിന്റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ, (അവരെ സ്വീകരിക്കാം.) അല്ലാഹു എല്ലാ കാര്യ ത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കു ന്ന വ നാ കുന്നു. (52) നിനക്ക് അനുവദനീയമാകയില്ല സ്ത്രീകൾ (ഭാര്യമാർ) ശേഷം, പിന്നീട് (മേലിൽ) നീ പകരം സ്വീകരിക്കലും പാടില്ല അവർക്ക്, ഇവർക്ക് വല്ല ഭാര്യമാരെയും നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തി യാലും അവരുടെ നന്മ, ഗുണം ഉടമപ്പെടുത്തിയതൊഴികെ നിന്റെ വലങ്കൈ അല്ലാഹു ആകുന്നു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവൻ ഈ വചനം അവതരിക്കുമ്പോൾ തിരുമേനിയുടെ ഭാര്യമാരായി ഒമ്പതുപേരാണ് നില വിലുണ്ടായിരുന്നത്. ഹഫ്സ്വഃ, ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസലമഃ, സ്വഫിയ്യഃ, മൈമൂനഃ, സൈനബ്, ജൂവൈരിയ്യഃ (റ) എന്നിവരാണവർ. ( ) ഇതിന്നുശേഷം നബി ˜ പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്തു പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്റാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തിൽനിന്ന് സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീ യുമായിരുന്ന മാരിയ്യഃ (റ)യെ തിരുമേനി സ്വീകരിച്ചത് ഈ വചനം അവതരിച്ചതിനുശേ ഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിന് വിരോധമില്ലെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണല്ലോ. വിഭാഗം - 7 53 പ ഹേ, വിശ്വസിച്ചവരേ, നബി യുടെ വീടുകളിൽ വല്ല ഭക്ഷണത്തി ലേക്കും (ക്ഷണിച്ചുകൊണ്ട്) നിങ്ങൾക്ക് അനുവാദം കിട്ടിയാലല്ലാതെ നിങ്ങൾ പ്രവേശിക്കരുത്; അതിന്റെ പാകം (വേവ്) നോക്കിക്കൊണ്ടിരിക്കുന്നവരല്ലാത്ത നിലക്ക് (വേണം പ്രവേശിക്കുന്നത്). ഈ ഒമ്പത് പേരെ സംബന്ധിച്ച് കൂടുതൽ വിവരം ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നോക്കുക. ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ പ്രവേശിച്ചുകൊള്ളുവിൻ; ഭക്ഷണം കഴിച്ചാൽ പിരിഞ്ഞുപോകു കയും ചെയ്യുവിൻ; വല്ല വർത്തമാന ത്തിനുമായി നേരംപോക്കിലേർപ്പെട്ടു നില്ക്കാതെയും (ആയിരിക്കണം). (കാ രണം) നിശ്ചയമായും അതൊക്കെ, നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോൾ (അത് തുറന്നുപറയുവാൻ) നിങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ലജ്ജയാ യിരിക്കുകയും ചെയ്യും. അല്ലാഹുവാകട്ടെ, യാഥാർത്ഥ്യ ത്തെക്കുറിച്ച് (തുറന്നു കാട്ടുവാൻ) ലജ്ജ കാണിക്കുകയില്ല. നിങ്ങൾ അവരോട് ധ നബിമാരുടെ ഭാര്യമാരോട് പ വല്ല സാധനവും ചോദിക്കുന്നതായാൽ മറ യുടെ പിന്നിൽനിന്ന് ചോദിച്ചുകൊള്ള ണം. നിങ്ങളുടെ ഹൃദയങ്ങൾക്കും, അവ രുടെ ഹൃദയങ്ങൾക്കും കൂടുതൽ ശുദ്ധ മായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്റെ റസൂലിന് ശല്യമുണ്ടാക്കുവാൻ നിങ്ങൾ പാടുള്ളതുമല്ല. അദ്ദേഹത്തിന്റെ ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ ഒരിക്കലും നിങ്ങൾ വിവാഹം കഴി പ്പാനും പാടില്ല. നിശ്ചയമായും, അതൊക്കെ അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച കാര്യമാകുന്നു. (53) വിശ്വസിച്ചവരേ നിങ്ങൾ പ്രവേശിക്കരുത് നബിയുടെ വീടുകളിൽ സമ്മതം നൽകപ്പെട്ടാലൊഴികെ നിങ്ങൾക്ക് വല്ല ഭക്ഷണത്തിലേക്കും നോക്കിക്കൊണ്ടിരിക്കുന്നവരല്ലാതെ അതിന്റെ പാകം, വേവ് പക്ഷേ നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ അപ്പോൾ നിങ്ങൾ പ്രവേ ശിച്ചുകൊള്ളുവിൻ നിങ്ങൾ ഭക്ഷണം കഴിച്ചാൽ നിങ്ങൾ നിരന്നുകൊ നേരംപോക്കിലേർപ്പെടാത്തവരായും, (തങ്ങിനിൽക്കാ തെയും) വല്ല വർത്തമാനത്തിനും നിശ്ചയമായും അത് ശല്യ പ്പെടുത്തുന്നതാകുന്നു നബിയെ അപ്പോഴദ്ദേഹത്തിന് ലജ്ജയുണ്ടാകും നിങ്ങളെക്കുറിച്ച് അല്ലാഹുവാകട്ടെ അവൻ ലജ്ജ കാണിക്കയില്ല യഥാർത്ഥത്തെ (കാര്യത്തെ)ക്കുറിച്ച് നിങ്ങളവരോട് ചോദിക്കുന്ന തായാൽ വല്ല സാധനവും, ഉപകരണവും എന്നാലവരോട് ചോദിക്കുവിൻ മറയുടെ പിന്നിൽനിന്ന് അത് കൂടുതൽ ശുദ്ധമായതാണ്, വെടി പ്പുള്ളതാണ് നിങ്ങളുടെ ഹൃദയങ്ങൾക്ക് അവരുടെ ഹൃദയങ്ങൾക്കും നിങ്ങൾക്ക് പാടില്ലതാനും നിങ്ങൾ ശല്യപ്പെടുത്തൽ, സ്വൈര്യംകെടു ത്തൽ അല്ലാഹുവിന്റെ റസൂലിനെ നിങ്ങൾ വിവാഹം ചെയ്യലും പാടില്ല അദ്ദേഹത്തിന്റെ ഭാര്യമാരെ അദ്ദേഹത്തിന് ശേഷം ഒരിക്ക ലും, എന്നെന്നും നിശ്ചയമായും അത് ആകുന്നു അല്ലാഹുവിങ്കൽ വമ്പിച്ചത് അനസ് (റ) പ്രസ്താവിച്ചതായി ബുഖാരി -മുസ്ലിം മുതലായവർ രേഖപ്പെടുത്തിയി ട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാണ്: "നബി ˜ സൈനബ് (റ)യെ വിവാഹം കഴിച്ച അവസരത്തിൽ കുറേ ആളുകളെ (സദ്യക്ക്) ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ആളുകൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായി. നബി ˜ സ്ഥ ലം വിട്ടെഴുന്നേറ്റു പോകാൻ ശ്രമിച്ചുവെങ്കിലും അവർ എഴുന്നേറ്റ് പോകുന്നില്ല. അങ്ങനെ തിരുമേനി അവിടന്ന് സ്ഥലം വിട്ടുപോയി. ഈ അവസരത്തിൽ ഏതാനും പേർ സ്ഥലം വിട്ടു. മൂന്നുപേർ അവിടെത്തന്നെ ഇരുന്നു. തിരുമേനി (കുറേ കഴിഞ്ഞു മടങ്ങി) വീട്ടിലേക്ക് വന്നപ്പോഴും അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീട് അവരും എഴുന്നേറ്റു പോയി. ഈ വിവരം ഞാൻ തിരുമേനിയെ അറിയിച്ചു. അവിടുന്ന് വീട്ടിൽ പ്രവേശിച്ചു. ഞാനും (പതിവ്പോലെ) ഒന്നിച്ച് പ്രവേശിക്കുവാൻ ഉദ്ദേശിച്ചു. നോക്കു മ്പോൾ എനിക്കും തിരുമേനിക്കുമിടയിൽ മറ ഇടപ്പെട്ടിരുന്നു. ഈയവസരത്തിൽ സ്ലഷ എന്നുള്ള (ഈ) ആയത്ത് അല്ലാഹു അവതരിപ്പിച്ചു.' നബി ˜ സേവനം ചെയ്തുകൊടുക്കുവാൻവേണ്ടി പത്ത് വയ് പ്രായത്തിൽ മാതാവ് കൂട്ടിക്കൊണ്ടു വന്ന്, തിരുമേനിക്ക് ഏൽപിച്ചുകൊടുത്ത ആളാണ് അനസ് (റ). തിരുമേനിയുടെ വിയോ ഗംവരേക്കും വിശ്വസ്തനായ ഒരു ഭൃത്യനും, വീട്ടിലെ ഒരംഗവും എന്ന നിലയിൽ അദ്ദേഹം തിരുമേനിയോടൊപ്പം ജീവിച്ചുപോന്നു. എന്നാൽ, പർദ്ദാസമ്പ്രദായം നടപ്പിലായപ്പോൾ അത് അദ്ദേഹത്തിനും ബാധകമായിരുന്നു. കേവലം ദീർഘമായ ഈ തിരുവചനത്തിൽ, നബി തിരുമേനി ˜ യുടെ സ്ഥാനപദവി കളെ മാനിച്ചുകൊണ്ട് സത്യവിശ്വാസികൾ ആചരിക്കേണ്ടുന്ന പല മര്യാദകളെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നു. അവയിൽ ഒരു കാര്യംതിരുമേനിയുടെ ശേഷം അവിടുത്തെ പത്നിമാരെ ആരും വിവാഹം ചെയ്തുകൂടാ മറ്റെല്ലാം തന്നെ, മുസ്ലിംകൾ എപ്പോഴും പരസ്പരം ആചരിക്കേണ്ടത് തന്നെയാകുന്നു. തിരുമേനിയുടെ കാര്യത്തിൽ കർശനമായി സ്വീകരിക്കപ്പെടേണ്ടതുണ്ട് താനും. തിരുമേനിയുടെ വീടുക ളിൽ, അഥവാ അവിടുത്തെ ഭാര്യമാർ നിവസിക്കുന്ന വീടുകളിൽ, പ്രവേശനത്തിനുള്ള അനു വാദം കിട്ടിയാലല്ലാതെ ആർക്കും ഇനിമേലിൽ പ്രവേശിക്കാൻ പാടില്ല എന്ന് ഇൗ വചനം പ്രഖ്യാപിക്കുന്നു. (അനുവാദം ചോദിക്കുന്ന രൂപം, അതിന്റെ ആവശ്യകത, അനുവാദം കൂടാതെ പ്രവേശിക്കുന്ന വീടുകൾ ആദിയായവയെക്കുറിച്ച് സൂറത്തുന്നൂറിൽ വിശദീകരിച്ചു പറഞ്ഞിട്ടുള്ളതാണ്.) അനധികൃതമായി അന്യവീടുകളിൽ പ്രവേശിക്കുന്നതായാൽ നേരിടുവാ നിടയുള്ള ദോഷങ്ങളെക്കുറിച്ച് ആർക്കും ഊഹിച്ചറിയാമല്ലോ. സദ്യ വേളകളിലാവട്ടെ, അല്ലാ ത്തപ്പോഴാകട്ടെ, ക്ഷണിക്കപ്പെടാതെ ചെന്നു ഭക്ഷണത്തിൽചെന്ന് പങ്കെടുക്കുന്നതും, ക്ഷണി ക്കപ്പെട്ടാൽതന്നെയും വീട്ടിൽചെല്ലുമ്പോൾ അനുമതികൂടാതെ പ്രവേശിക്കുന്നതും പാടില്ലാത്ത താണ്. ഭക്ഷണം പാകമാകുന്നത്തയ്യാറാകുന്നത്നോക്കിക്കാത്തുകൊണ്ടിരിക്കുന്നതും ഉചിതമല്ല. ഇതും വീട്ടുകാർക്ക് പല നിലക്കും ശല്യമായി അനുഭവപ്പെടും. അതുകൊണ്ട് മുൻകൂട്ടിച്ചെന്നു കാത്തിരിക്കാൻ ഇടവരാതെ യഥാസമയത്ത് മാത്രം ചെന്നു ചേരേണ്ട താകുന്നു. ക്ഷണിക്കപ്പെട്ടവർമാത്രം ചെല്ലുക, ഭക്ഷണം കഴിഞ്ഞാലുടൻ സ്ഥലം വിട്ടുപോരുക, പിന്നീടവിടെ ചുറ്റിപ്പറ്റി നിൽക്കാതിരിക്കുക, ഇതെല്ലാം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ക്ഷണി ക്കപ്പെടാതെ സദ്യവട്ടങ്ങളിലും, ഭക്ഷണവേളയിലും കടന്നുചെല്ലുന്ന സമ്പ്രദായം കേവലം നിന്ദ്യവും അന്യായവും കൂടിയാണ്. ക്ഷണിക്കപ്പെട്ടവൻ ക്ഷണം നിരസിക്കുന്നതും ശരിയ ല്ല. ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഹദീഥിൽ കൂടുതൽ വിശദീകരിച്ചുകാണാം. ദീർഘി ച്ചുപോകുമെന്ന് കരുതി വിട്ടുകളയുകയാണ്. ഇതെല്ലാം കേവലം ഇത്ര ഗൗരവത്തോടെ അവ എടുത്തുപറ യേണ്ടതുണ്ടോ? എന്നൊക്കെ പലരും ധരിച്ചേക്കാം. അല്ല, ഇക്കാലത്ത് പലരുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷത്തിൽതന്നെ ആ നില പ്രകടമാകാറുമുണ്ട്. ഇവർക്കുള്ള മറുപടി യത്രെ അല്ലാഹു പറഞ്ഞത്: "നിശ്ചയമായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകു ന്നു. അത് തുറന്ന് പറയുവാൻ അദ്ദേഹത്തിന് ലജ്ജയുണ്ടായേക്കാം. അല്ലാഹുവാകട്ടെ, യഥാർത്ഥത്തെക്കുറിച്ച് ലജ്ജ കാണിക്കയില്ല. ( ർസ്ലര മ്പന്ദറജ ) നബി ˜ യെ ശല്യ പ്പെടുത്തുന്നത് പ്രത്യേകിച്ചും, സത്യവിശ്വാസികൾക്ക് ശല്യം ഉണ്ടാക്കുന്നത് പൊതുവിലും അല്ലാഹുവിങ്കൽ എത്രമാത്രം ആക്ഷേപകരമാണെന്ന് ഇതേ വചനത്തിലെ തുടർന്നുള്ള വാക്യങ്ങളും, താഴെ വരുന്ന 57- 59 എന്നീ വചനങ്ങളും മറ്റും പരിശോധിച്ചാലറിയാവു ന്നതാണ്. ഒരാൾക്ക് മറ്റൊരാളെക്കൊണ്ട് ഏതെങ്കിലും തരത്തിൽ ശല്യം ഉണ്ടാവാൻ പാടില്ല. നബി ˜ യെ ശല്യപ്പെടുത്തുന്നത് മറ്റാരെ ശല്യപ്പെടുത്തുന്നതിനെക്കാളും ഭയങ്കരമാണ്. അന്യന്റെ പെരുമാറ്റത്തിൽ ഏർപ്പെടുന്ന സ്വൈര്യക്കേടിനെക്കുറിച്ച് തുറന്നുപറയുവാൻ മാന്യൻമാരായ ആളുകൾ മടിച്ചേക്കുക സ്വാഭാവികമാണ്. അത് മറ്റുള്ളവർ കണ്ടറിയേണ്ട താണ്, കണ്ടറിയാത്തവരെ അത് ഓർമിപ്പിക്കുന്നത് ആവശ്യവുമാണ് എന്നിങ്ങനെ പലതും ഇൗ വാക്യത്തിൽ നിന്ന് മനിലാക്കുവാൻ കഴിയും.നബി ˜ യുടെ ഭാര്യമാരോട് വല്ല സാധ നവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോൾ അത് മറയുടെ പിന്നിൽ നിന്ന് ചോദിക്കണം, അഥവാ അകത്ത് കടന്നുചെന്നും മുഖത്തോട് മുഖമായും അവരോട് സംസാരിച്ചുകൂ ടാ. ഇതാണ് ആയത്തിലെ മറ്റൊരു കൽപന. ഇതിന് രണ്ട് കാരണവും അല്ലാഹു പറ യുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ് അനു യോജ്യമായത്; തിരുമേനിയുടെ ഭാര്യമാരുടെ അന്തിനും, മാന്യതക്കും നിരക്കാത്ത പെരു മാറ്റം തിരുമേനിയെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കിൽ മഹാപാപവും! നബി ˜ യുടെ ഭാര്യമാരെ സംബന്ധിച്ച് മാത്രമല്ല, അന്യസ്ത്രീകളെ സംബന്ധിച്ച് പൊതുവിൽ ആച രിക്കേണ്ടുന്ന ഒരു മര്യാദയാണിത്. മാന്യതയിലും ശ്രേഷ്ഠതയിലും ഉന്നത നിലവാരത്തി നബി ˜ യുടെ ഭാര്യമാരിൽ പർദ്ദ നടപ്പാക്കിയാൽ കൊള്ളാമെന്ന് ഉമർ (റ) ആഗ്രഹിച്ചിരു ന്നതായും, ഉമർ (റ)ന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് അവതരിച്ച ചില വചനങ്ങളിൽ ഇൗ ആയത്തും ഉൾപ്പെടുന്നതായും ഹദീഥുകളിൽ കാണാം. പക്ഷേ, വഹ്യ് ലഭിക്കാത്ത സ്ഥിതിക്ക് നബി ˜ അത് നടപ്പിലാക്കാൻ മുമ്പോട്ട് വന്നതുമില്ല. തിരുമേനി സ്വന്തം ഇഷ്ടപ്രകാരം ഒന്നും കൽപിക്കുകയില്ലല്ലോ. ( ) അനസ് (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "റസൂൽ തിരുമേനി ˜ യോട് ഉമർ (റ) പറയുകയുണ്ടായി: റസൂ ലേ, അങ്ങയുടെ അടുക്കൽ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോട് (അങ്ങയുടെ ഭാര്യമാരോട്) പർദ്ദ സ്വീക രിക്കുവാൻ അങ്ങുന്ന് കൽപിച്ചിരുന്നുവെങ്കിൽ?!' അങ്ങനെ, ഹിജ്റഃ അഞ്ചാംകൊല്ലം ദുൽക്വ അ്ദഃ മാസത്തിൽ ജഹ്ശിന്റെ മകൾ സൈനബിനെ നബി ˜ വിവാഹം കഴിച്ച ആ വിവാ ഹസദ്യ കഴിഞ്ഞ രാവിലെ പർദ്ദയുടെ ഇൗ വചനം അവതരിച്ചു. (ബു; മു. മുതലായവർ) അനസ് (റ)ന്റെ ഇൗ പ്രസ്താവനയും, അൽപം മുമ്പ് ഉദ്ധരിച്ച പ്രസ്താവനയും പരസ്പരം പിൻബലം നൽകുന്നവയാകുന്നു. നബി ˜ യുടെ വീട്ടിൽ ചെല്ലുമ്പോൾ അനുഷ്ഠിക്കേ ണ്ടുന്ന മര്യാദകളെ സംബന്ധിച്ചുള്ള കൽപനകൾ അവതരിക്കുവാൻ പല നിലക്കും യോജിച്ച ഒരു സന്ദർഭത്തിലാണ് ഇതിന്റെ അവതരണമുണ്ടായതെന്ന് അവയിൽ നിന്ന് ഗ്രഹിക്കാം. ഒരു ഹദീഥിൽ നബി ˜ പറയുന്നു: (പ്രവേശനത്തിന് സമ്മതം ചോദിക്കുവാൻ നിശ്ചിയിച്ചിട്ടുള്ളത്തന്നെ കണ്ണിന്റെ -നോട്ടത്തിന്റെകാരണത്താ ലാകുന്നുബു; മു.) മറ്റൊരു നബി വചനം അബൂഹുറയ്റഃ (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: "കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്, ചെവികളുടെ വ്യഭിചാരം കേൾക്കാൻ ശ്രമിക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരിക്കലാണ്, കയ്യിന്റെ വ്യഭിചാരം സ്പർശിക്ക ലാണ്, കാലിന്റെ വ്യഭിചാരം കാലടിവെക്കലാണ്നടന്നുചെല്ലലാണ്-, ഹൃദയം ഇച്ഛിക്കു കയും മോഹിക്കുകയും ചെയ്യുന്നു; ജനനേന്ദ്രിയം അതിനെ യഥാർത്ഥമാക്കുകയോ കളവാ ക്കുകയോ ചെയ്യും.' (ബു; മു.) റസൂൽ തിരുമേനി ˜ യുടെ കാലശേഷം, അവിടുത്തെ ഭാര്യയായിരുന്ന ഒരാളെയും ആർക്കും തീരെ വിവാഹം ചെയ്യാൻ പാടില്ല എന്നാണ് ആയത്തിൽ അവസാനമായി പ്രസ്താ വിച്ചത്. തിരുമേനിയുടെ ഭാര്യമാർ സത്യവിശ്വാസികളുടെ മാതാക്കളാണെന്ന് 6- വച നത്തിൽ പറഞ്ഞുവല്ലോ. അപ്പോൾ മാതാക്കളെ വിവാഹം ചെയ്യാൻ പാടില്ലെന്നപോലെ അവ രെയും വിവാഹം ചെയ്തുകൂടാത്തതാണ്. നിലവിലുള്ള ഒമ്പത് ഭാര്യമാർക്ക് പുറമെ എനി മറ്റാരെയും വിവാഹം ചെയ്യരുതെന്ന് നബി ˜ യെ വിലക്കിയതുപോലെ, പ്രസ്തുത ഭാര്യ മാർ നബി ˜ യുടെ ശേഷം വേറെ ഭർത്താക്കളെ സ്വീകരിക്കുന്നതും ഇതുമൂലം തടയപ്പെ ട്ടിരിക്കുകയാണ്. ഇതെല്ലാം നബി ˜ യുടെ ഉന്നതസ്ഥാനത്തെയും, അവിടുത്തെ പത്നിമാ രോട് സത്യവിശ്വാസികൾ ബഹുമാനപൂർവ്വം പെരുമാറേണ്ടുന്നതിന്റെ ആവശ്യകതയും കുറിക്കുന്നു. "നിശ്ചയമായും അത് അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച കാര്യമാണ്' ( ) എന്നുള്ള സമാപനവാക്യം മനിരുത്തി ആലോചിച്ചുനോക്കുക! പ്രത്യക്ഷത്തിൽ അച്ചടക്കമര്യാദയും, നിയമങ്ങളും പാലിക്കുന്നവരിൽതന്നെ, ദുർവിചാര ക്കാരും, കളങ്കഹൃദയൻമാരും ഉണ്ടായേക്കാം, നേരെമറിച്ച് സദുദ്ദേശവും, ശുദ്ധഹൃദയവും ഉള്ളവർക്ക് ചിലപ്പോൾ നിയമാതിർത്തികൾ കൃത്യമായി പാലിക്കാൻ കഴിയാതെയും വന്നേ ക്കാം. എന്നാൽ ഓരോരുത്തരുടെയും ഉള്ളുകള്ളികളെല്ലാം അല്ലാഹു അറിയുമെന്നും, അത തിന് തക്ക നടപടികൾ അവൻ എടുത്തുകൊള്ളുമെന്നും അടുത്ത വചനത്തിൽ ചൂണ്ടിക്കാ പർദ്ദ ആചരിക്കണമെന്ന നിയമത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളവ രെക്കുറിച്ച് പ്രസ്താവിക്കുകയും ചെയ്യുന്നു. 54 പ നിങ്ങൾ വല്ലകാര്യവും വെളി വാക്കുകയോ, അല്ലെങ്കിൽ മറച്ചു വെക്കു കയോ ചെയ്യുന്നപക്ഷം, അല്ലാഹു എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവ നാകുന്നു. പ തങ്ങളുടെ പിതാക്കളിലാകട്ടെ, പുത്രൻമാരിലാകട്ടെ, സഹോദ രൻമാരിലാകട്ടെ, സഹോദരൻമാരുടെ പുത്രന്മാരിലാകട്ടെ, സഹോദരിമാ രുടെ പുത്രൻമാരിലാകട്ടെ, തങ്ങളുടെ സ്ത്രീകളിലാകട്ടെ, തങ്ങളുടെ വല ങ്കൈകൾ ഉടമപ്പെടുത്തിയവരിലാകട്ടെ (ഒന്നുംതന്നെ) അവരുടെമേൽ യാതൊരു കുറ്റവുമില്ല. (നബിമാരുടെ പത്നിമാരേ,) നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ! നിശ്ചയമായും അല്ലാഹു എല്ലാ കാര്യ ത്തിന്റെമേലും സാക്ഷ്യംവഹിക്കുന്നവ നാകുന്നു. (54) നിങ്ങൾ വെളിവാക്കുന്ന പക്ഷം വല്ല കാര്യവും അല്ലെങ്കി ലത് മറച്ചുവെക്കുന്നതായാൽ എന്നാൽ നിശ്ചയമായും അല്ലാഹു ആകുന്നു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവൻ (55) തെറ്റില്ല അവരുടെമേൽ അവരുടെ പിതാക്കളിൽ അവരുടെ പുത്രൻമാരിലുമില്ല അവരുടെ സഹോദരൻമാരിലുമില്ല അവരുടെ സഹോദരപുത്രൻമാരിലുമില്ല അവരുടെ സഹോദരീ പുത്രൻമാരിലുമില്ല അവരുടെ സ്ത്രീകളിലുമില്ല ഉടമപ്പെടുത്തിയവരിലുമില്ല അവരുടെ വലങ്കൈകൾ നിങ്ങൾ സൂക്ഷിച്ചു കൊള്ളുവിൻ, ഭയഭക്തി കാണിക്കുവിൻ അല്ലാഹുവിനെ, അല്ലാഹുവിനോട് നിശ്ചയ ആകുന്നു എല്ലാ കാര്യത്തിന്റെമേലും സാക്ഷ്യം വഹിക്കുന്നവൻ, സന്നദ്ധൻ ഏഴ് കൂട്ടരെയാണ് ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുള്ളത്. നബി ˜ യുടെ ഭാര്യമാരല്ലാത്ത ഇത രസ്ത്രീകളുടെ പർദ്ദാനിയമത്തിലും ഈ ഏഴ് കൂട്ടർ ഒഴിവാക്കപ്പെട്ടവർതന്നെ. കൂടുതൽ അടുത്ത കുടുംബങ്ങളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചത്. അമ്മാവൻമാരും, പിതൃ വ്യൻമാരും മറ്റുചിലരും ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്നും, "തങ്ങളുടെ സ്ത്രീകൾ' ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം മുസ്ലിംസ്ത്രീകൾ എന്നാണെന്നും, വിമതസ്ഥരായ സ്ത്രീക ളിലും പർദ്ദാനിയമം ആചരിക്കണമെന്നും മറ്റും സൂറത്തുന്നൂറിൽ വേണ്ടതുപോലെ നാം വിവരിച്ചുകഴിഞ്ഞതാകുന്നു. (സൂ: നൂർ 31-ാം വചനവും വിവരണവും നോക്കുക.) 56 പ നിശ്ചയമായും, അല്ലാഹുവും, അവന്റെ മലക്കുകളും നബിയുടെമേൽ "സ്വലാത്ത്' (അനുഗ്രഹം) നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്റെ മേൽ നിങ്ങൾ "സ്വലാത്ത്' (അനുഗ്രഹം) നേരുകയും, (ശരിയാംവണ്ണം) "സലാം' (ശാന്തി) നേരുകയും ചെയ്യു വിൻ. (56) നിശ്ചയമായും അല്ലാഹു അവന്റെ മലക്കുകളും അവർ അനുഗ്രഹം നേരുന്നു, സ്വലാത്ത് ചെയ്യുന്നു നബിയുടെമേൽ ഹേ, വിശ്വസിച്ചവരേ നിങ്ങൾ അനുഗ്രഹം നേരുവിൻ അദ്ദേഹത്തിന്റെമേൽ നിങ്ങൾ സലാം നേരുകയും ചെയ്യുവിൻ (ശരിയാംവണ്ണമുള്ള) ഒരു സലാം നേരൽ കഹ്നക്കഡ ("സ്വലാത്ത്') എന്ന വാക്കിന് "അനുഗ്രഹം, ആശീർവാദം, പ്രാർത്ഥന എന്നൊക്കെ അർത്ഥം വരും. മ്മഹ്നക്കട ("സലാം') എന്ന വാക്കിന് "ശാന്തി, സമാധാനം, രക്ഷ' എന്നിങ്ങ നെയും അർത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം "സ്വലാത്ത്' കൊണ്ടുദ്ദേശ്യം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധി ച്ചാകുമ്പോൾ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാർത്ഥിക്കുക എന്നും, സത്യവിശ്വാ സികളെ സംബന്ധിച്ചാകുമ്പോൾ അനുഗ്രഹത്തിനും നന്മക്കുംവേണ്ടി പ്രാർത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം "സലാ മിന്റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നൽകുക എന്നും, നമ്മെ സംബന്ധി ച്ചിടത്തോളം അതിനായി പ്രാർത്ഥിക്കുക എന്നും താൽപര്യമാകുന്നു. നബി ˜ യുടെ പേരിൽ "സ്വലാത്ത്' ചെല്ലുക, അഥവാ അനുഗ്രഹം നേരുക എന്ന് പറയുന്നതിന്റെയും, "സലാം' ചൊല്ലുക അഥവാ സമാധാനം -നേരുക എന്ന് പറയുന്നതിന്റെയും ഉദ്ദേശ്യം ഇതിൽനിന്ന് വ്യക്തമാണല്ലോ. നബി ˜ യുടെ പേരിൽ "സ്വലാത്തും സലാമും' നേരുന്നതിന്റെ പ്രാധാന്യം ഈ തിരുവചനത്തിൽനിന്ന് ഗ്രഹിക്കാം. നബി ˜ അല്ലാഹുവിൽനിന്ന് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിന് കൂടി നബി ˜ പറഞ്ഞതായി അലി (റ) നിവേദനം ചെയ്യുന്നു: "യാതൊരുവന്റെ അടുക്കൽവെച്ച് എന്നെക്കുറിച്ച് പ്രസ്താവിക്കപ്പെടുമ്പോൾ അവൻ എന്റെമേൽ "സ്വലാത്ത്' നേർന്നില്ലയോ അവ നത്രെ ലുബ്ധൻ. (തി.) മറ്റൊരു നബിവചനം (റ) ഉദ്ധരിക്കുന്നു: "ജനങ്ങളിൽ വെച്ച് ക്വിയാമത്ത് നാളിൽ എന്നോട് ഏറ്റവും ബന്ധപ്പെട്ടവൻ, അവരിൽവെച്ച് എന്റെമേൽ കൂടുതൽ "സ്വലാത്ത്' നടത്തുന്നവനാകുന്നു.' (തി.) തിരുമേനി പറഞ്ഞുകേട്ട തായി അബ്ദുല്ലാഹിബ്നു അംറും (റ) അബൂഹുറയ്റഃ (റ)യും ഉദ്ധരിക്കുന്നു: "എന്റമേൽ ആരെങ്കിലും ഒരു പ്രാവശ്യം "സ്വലാത്ത്' നേർന്നാൽ, അല്ലാഹു അവന്റെമേൽ അതിന് പത്തു പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്.' (മു.) 57 പ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും യാതൊരുകൂട്ടർ ശല്യ പ്പെടുത്തുന്നുവോ അവരെ, നിശ്ചയ മായും അല്ലാഹു ഇഹത്തിലും പര ത്തിലും ശപിക്കുന്നതാണ്. അവർക്ക് നിന്ദ്യകരമായ ശിക്ഷ അവൻ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. 58 പ സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും -അവർ പ്രവർത്തിച്ചതല്ലാത്തതിന്റെപേരിൽശല്യപ്പെടുത്തുന്നവരാകട്ടെ, അവർ അപരാധവും, പ്രത്യക്ഷമായ കുറ്റവും (സ്വയം) ഏറ്റെടുത്ത് കഴിഞ്ഞിരിക്കയാണ്. (57) നിശ്ചയമായും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവർ അവന്റെ റസൂലിനെയും അല്ലാഹു അവരെ ശപിക്കുന്നതാണ്, ശപിച്ചിരിക്കുന്നു ഇഹത്തിലും പരത്തിലും അവർക്കവൻ ഒരുക്കുകയും ചെയ്തിരി ക്കുന്നു നിന്ദ്യകരമായ ശിക്ഷ (58) ശല്യപ്പെടുത്തുന്നവർ സത്യവിശ്വാസികളെ സത്യവിശ്വാസിനികളെയും യാതൊ ന്നല്ലാത്തതിന്റെ പേരിൽ അവർ പ്രവർത്തിച്ചിട്ടുള്ള എന്നാൽ തീർച്ച യായും അവർ ഏറ്റെടുത്തു, സ്വയം പേറി അപരാധം, കള്ളാരോപണം, നുണ പാപവും, കുറ്റവും പ്രത്യക്ഷമായ, സ്പഷ്ടമായ ഗുണങ്ങൾക്കോ, ശക്തിമഹാത്മ്യത്തിനോ, അധികാരാവകാ ശങ്ങൾക്കോ അനുയോജ്യമല്ലാത്തതും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവ നകളും പ്രവർത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്ന് മൊത്തത്തിൽ പറയാം. അല് ലാഹു പ്രസ്താവിക്കുന്നതായി നബി ˜ ഉദ്ധരിച്ചിട്ടുള്ള രണ്ട് തിരുവചനങ്ങ ളിൽ നിന്ന് ഇത് മനിലാക്കാം: 1. "അല്ലാഹു പറയുന്നു: ആദമിന്റെ പുത്രൻ എന്നെ വ്യാജമാക്കി: അവന് അത് പാടില്ലാ യിരുന്നു. അവൻ എന്നെക്കുറിച്ച് പഴി പറഞ്ഞു; അതും അവന് പാടില്ലായിരുന്നു. അവൻ എന്നെ വ്യാജമാക്കിയെന്ന് പറഞ്ഞത് അവന്റെ ഇൗ വാക്കാണ്: "എന്നെ ആദ്യം സൃഷ്ടിച്ചതു പോലെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.' എന്നെ പഴി പറ ഞ്ഞതാകട്ടെ, "എനിക്ക് സന്താനമുണ്ടെന്ന്' അവൻ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താന ത്തെയോ സ്വീകരിക്കുന്നതിൽനിന്ന് ഞാൻ മഹാ പരിശുദ്ധനുമത്രെ!' (ബു) 2. അല്ലാഹു പറയുന്നു: ആദമിന്റെ പുത്രൻ എന്നെ ശല്യപ്പെടുത്തുന്നു. (അതായത്) അവൻ കാലത്ത് ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ( ) (ബു; മു.) ഇൗ ഹദീഥുകൾ മുമ്പിൽ വെച്ചുകൊണ്ട് പരിശോധിച്ചാൽ, ഇന്ന് പലരിൽനിന്നും സാധാരണ കേൾക്കാറുള്ള "പ്രകൃതി വഞ്ചിച്ചു; കാലം ചതിച്ചു' മുതലായ വാക്കുകൾ അബദ്ധം നിറഞ്ഞവയാണെന്ന് കാണാം. നബി തിരുമേനി ˜ യുടെ സ്ഥാനപദവികൾക്ക് നിരക്കാത്തതും, അവിടുത്തെ തരം താഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവർത്തനങ്ങളും നബിയെ ശല്യ പ്പെടുത്തുന്നവതന്നെ. തിരുമേനിയെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃ ത്തികളെയോ പുച്ഛിക്കുക, അല്ലെങ്കിൽ വിമർശിക്കുക മുതലായവയെല്ലാം ഇതിൽ ഉൾപ്പെടും. 69-ാം വചനത്തിന്റെ വിവരണത്തിൽ ഇതിന് ചില ഉദാഹരണങ്ങൾ കാണാം. സ്വന്തം ദേഹത്തെക്കാളും, മാതാപിതാക്കൾ, സന്താനങ്ങൾ തുടങ്ങിയ മറ്റെല്ലാവരെക്കാളും നബി ˜ യെ സ്നേഹിക്കാത്തവന്റെ "ഇൗമാൻ' പോലും ശരിയായ ഇൗമാനാവുകയില്ലല്ലോ. അതുപോ ലെ, നബി ˜ യെ ഏതെങ്കിലും വിധേന ശല്യപ്പെടുത്തുന്നതും, അവിടുത്തേക്ക് മനോ വേദന ഉളവാക്കുന്നതും കൂടുതൽ ഗൗരവപ്പെട്ടതുമായിരിക്കും. അതുകൊണ്ട് തന്നെയാണ്, അല്ലാഹുവിനെയും റസൂലിനെയും ശല്യപ്പെടുത്തുന്നതിനെപ്പറ്റി ഒരേ വാക്കിൽ താക്കീത് നൽകിയിരിക്കുന്നതും. അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നവർക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചത് നോക്കുക! അതിൽനിന്ന് ആ മഹാപാപം എത്രമേൽ ഭയങ്കരമാണെന്ന് ഊഹിക്കാവുന്നതാണ്. ഇഹത്തിലും പര ത്തിലും അല്ലാഹുവിങ്കൽനിന്നുള്ള ശാപം! പോരാ, നിന്ദ്യവും അപമാനകരവുമായ പരലോ കശിക്ഷയും!! (അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ.) അല്ലാഹുവിനെയും റസൂലിനെയും ശല്യപ്പെടുത്തുന്നവരെക്കുറിച്ച് പ്രസ്താവിച്ചശേഷം തുടർന്നുകൊണ്ട് സത്യവിശ്വാസികളെ ശല്യപ്പെടുത്തുന്നവരെ സംബന്ധിച്ചും അല്ലാഹു ഗൗരവമായി താക്കീത് ചെയ്യുന്നു. അവർ അത്മൂലം അപരാധവും, പ്രത്യക്ഷമായ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞുവല്ലോ. അവർക്ക് ലഭിക്കുവാനിരിക്കുന്ന അന ന്തരഫലം എന്തായിരിക്കുമെന്ന് ഇൗ വാക്യത്തിൽനിന്ന് അനുമാനിക്കാവുന്നതാണ്. "ഒരു മുസ്ലിമിന് ഒരു മുസ്ലിമിന്റെ രക്തവും, അവന്റെ ധനവും, അവന്റെ ( ) "ഞാനത്രെ കാലം' എന്ന വാക്യംകൊണ്ടുള്ള വിവക്ഷ തുടർന്നുള്ള വാക്യത്തിൽ നിന്ന് വ്യക്തമാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണ മനുസരിച്ചുമാത്രം നടക്കുന്നതാണെന്ന് സാരം. നബി ˜ പ്രഖ്യാപിച്ചതാണല്ലോ ( ല്ലഹ്മദവ ) എന്നിരിക്കെ, ഇവയിൽ ഏതെങ്കിലും ഒന്നിന് ഹാനി വരുത്തുന്നതെല്ലാം അവന് ശല്യമുണ്ടാക്കലായിരി ക്കും. പരദൂഷണത്തെ ( ) സംബന്ധിച്ച് പ്രസിദ്ധമായ ഒരു ഹദീഥിൽനിന്ന് ഇത് മനിലാ ക്കാം. ഹദീഥ് ഇതാണ്: "പരദൂഷണം' എന്നാൽ എന്താണെന്ന് നബി ˜ യോട് ചോദിക്ക പ്പെട്ടു. അവിടുന്ന് പറഞ്ഞു: "നീ നിന്റെ സഹോദരനെക്കുറിച്ച് അവന് തൃപ്തികേടുവരുത്തുന്നത് പറയലാണ്.' അപ്പോൾ ചോദിക്കപ്പെട്ടു: കണ്ടുവോ: ഞാൻ പറയുന്ന കാര്യം അവ നിൽ ഉള്ളതായിരുന്നാലോ (എന്നാലത് പരദൂഷണമാകുമോ)?! തിരുമേനി പറഞ്ഞു: "നീ പറ യുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയു ന്നത് അവനിൽ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധംനുണപറഞ്ഞു.' (മുസ്ലിം.) വിഭാഗം - 8 (59) ഹേ, നബിയേ! നിന്റെ ഭാര്യമാരോടും, പുത്രിമാ രോടും, സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവർ തങ്ങ ളുടെമേൽ തങ്ങളുടെ മേലാടക ളിൽനിന്നും (കുറെ ഭാഗം) താഴ്ത്തിയി ട്ടുകൊള്ളണമെന്ന്. അവർ (തിരിച്ച്) അറിയപ്പെടുവാൻ വളരെ എളുപ്പമുള്ള താണത്. അപ്പോഴവർക്ക് ശല്യംബാധി ക്കുകയില്ല. അല്ലാഹു വളരെ പൊറുക്കു ന്നവനും, കരുണാനിധിയുമാകുന്നു. (59) ഹേ, നബിയേ നിന്റെ ഭാര്യമാരോട് പറയുക നിന്റെ പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ താഴ്ത്തിയിടണം, തൂക്കിയിടട്ടെ അവരുടെമേൽ അവരുടെ മേലാട (ജിൽബാബു)കളിൽനിന്ന് അത് കൂടുതൽ അടുത്തതാണ്, എളുപ്പമായതാണ് അവർ അറിയപ്പെടുവാൻ (അവരെ തിരിച്ചറിയാൻ) അപ്പോൾ അവർ ശല്യപ്പെടുത്തുകയില്ല അല്ലാഹു ആകുന്നു പൊറുക്കുന്നവൻ കരു ണാനിധി റസൂൽ തിരുമേനി ˜ ക്കും, സത്യവിശ്വാസികൾക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമ ത്തായ താക്കീത് ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കു ന്നതിനാവശ്യമായ ചില നിയമനിർദ്ദേശങ്ങളാണ് ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കു സ്ത്രീകളുടെയും, ചാരിത്യ്രശുദ്ധിയിൽ താൽപര്യമില്ലാത്ത സ്ത്രീക ളുടെയും വേഷവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് മുസ്ലിം സ്ത്രീക ളുടെ വേഷവിധാനത്തിൽ ആചരിക്കേണ്ടതുണ്ടെന്ന് ഇൗ വാക്യം ചൂണ്ടിക്കാട്ടുന്നു . വീട്ടിലാ യിരിക്കുമ്പോൾ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്ക് പുറമെ, വെളി യിൽ പോകുമ്പോൾ മുസ്ലിം സ്ത്രീകൾ, നബി ˜ യുടെ വീട്ടുകാർ വിശേഷിച്ചുംശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്ന് അത് ശാസിക്കുകയും ചെയ്യുന്നു. ഇൗ ശാസ നയിൽ അടങ്ങിയ യുക്തിയും അല്ലാഹു നമുക്ക് വിവരിച്ചുതരുന്നു. ഇങ്ങനെ ശരീരം മൂടിമ റച്ച ഒരു സ്ത്രീയെ കാണുമ്പോൾ, അവൾ ഒരു മുസ്ലിം സ്ത്രീയാണെന്നും, ചാരിത്യ്രശു ദ്ധിയിൽ താൽപര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവർക്കും മനിലാകുന്നു. അഥവാ മറ്റു ള്ളവരിൽനിന്ന് ഇവരെ വേഗം തിരിച്ചറിയുവാൻ ഇത് കാരണമാകുന്നു. മാത്രമല്ല, ഹൃദയ ശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകൾ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോൾ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങൾക്ക് -അഹിതമായ പെരുമാറ്റങ്ങൾക്കും തട മായിത്തീരുകയും ചെയ്യും. ( ഹ്നമ യ്യമഞ്ചഞ്ചഷ ന്നറജ ) "ജിൽബാബ്' ( ) എന്ന പദത്തിന്റെ ബഹുവചനമാണ് "ജലാബീബ്' ( ) മേലാട എന്ന് ഇതിന് അർത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടു ക്കളിലും ഇൗ വാക്കിന് കൊടുത്തിട്ടുള്ള അർത്ഥങ്ങളിൽ പരസ്പരം അക്ഷരവ്യത്യാസം കാണാ മെങ്കിലും സാരത്തിൽ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, "മക്കനയെക്കാൾ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നത്, പുതപ്പ്, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാൻവേണ്ടി തലയും മുഖവും മൂടുന്നത്). ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകൾ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളിൽനിന്ന് അടിവരെ മറക്കുന്നത്, വിശാലമായ വസ്ത്രം' എന്നൊക്കെയാണ് അവ. ( ) "മേൽമൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം' മുതലായ വാക്കുകളിൽ മലയാളത്തിൽ ഇതിന് വിവർത്തനം നൽകപ്പെടുന്നു. ( ) "അവരു ടെമേൽ താഴ്ത്തിയിടണം' ( ) എന്ന് അല്ലാഹു പറഞ്ഞവാക്ക് ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനുംതലയും, കഴുത്തും, മുഖവും അടക്കം- "ജിൽബാബ്' കൊണ്ട് മൂടി മറക്കേണ്ട തുണ്ടെന്നാണ് പ്രത്യക്ഷത്തിൽ ഇതിൽനിന്ന് വരുന്നത്. പക്ഷേ, സൂറത്തുന്നൂർ 31-ാം വച നത്തിൽനിന്നും, അതിന്റെ വ്യാഖ്യാനത്തിൽനിന്നുമായി, സ്ത്രീയുടെ മുഖവും കൈപട ങ്ങളും മറക്കൽ നിർബന്ധമില്ലെന്നും നാം കണ്ടു. അതുകൊണ്ട് ഇവിടെയും, മുൻകയ്യും മുഖവും നിർബന്ധത്തിൽനിന്ന് ഒഴിവാണെന്ന് മനിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകു മ്പോൾ മാത്രമാണ് സൂറത്തുന്നൂറിൽ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയിൽ പോകു മ്പോൾ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഇൗ വചനത്തിന്റെ താൽപര്യമെന്നും, എങ്കിലും കണ്ണിന്റെ കാഴ്ചക്ക് ഭംഗംവരാത്തവണ്ണം കണ്ണുകൾ അതിൽനിന്ന് ഒഴിവാക്കണമെന്നും സ്വഹാ ബികളും, അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് താനും. പർദ്ദയെക്കുറിച്ച് വന്നിട്ടുള്ള പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പ ക്ഷമായി പരിശോധിച്ചാൽ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്ന് കാണാം: സ്ത്രീകൾ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിർബന്ധമില്ല. സാധാരണഗ ന്തൾമ ഞ്ഞട്ടഞ്ഞഘ ഗ്മൾഗ ഗ്മൾഗ ന്തൾമ ഞ്ഞട്ടഞ്ഞഘ ഗ്മൾഗ ഗ്മൾഗ ന്തൾമ ഞ്ഞട്ടഞ്ഞഘ ഗ്മൾഗ ഗ്മൾഗ ന്തൾമ ഞ്ഞട്ടഞ്ഞഘ ഗ്മൾഗ ഗ്മൾഗ ന്തൾമ ഞ്ഞട്ടഞ്ഞഘ ഗ്മൾഗ ഗ്മൾഗ ( ) ( ) ഏീംി, എന്ന് "ക്വാമൂസ് അസ്രീ'യിലും, ഴീംി എന്ന് കാണാം. നിർബന്ധം ചെലുത്തുവാനും പാടില്ല. പരിതഃസ്ഥിതികളുടെയോ, ചുറ്റുപാടിന്റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നത് ചിലപ്പോൾ നന്നായിരിക്കുകയും, ചിലപ്പോൾ അത്യാവശ്യമായിത്തീരുകയും ചെയ്യും. ( ) സൂറത്തുന്നൂറിൽവെച്ച് ഇസ്ലാമിലെ പർദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇവിടെ കൂടുതൽ ദീർഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓർമപ്പെടുത്തു ന്നത് ഇന്നത്തെ പരിതഃ സ്ഥിതിയിൽ അധികപ്പറ്റാവുകയില്ല. ഇസ്ലാമിക സംസ്ക്കാരങ്ങളെ യും, ധാർമികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേർവാഴ്ച നിർവിഘ്നം നടന്നുകൊണ്ടിരിക്കുന്ന അറിയാതെയോമുസ്ലിംസ്ത്രീകളുടെ പർദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി നെയും സുന്നത്തിനെയും ദുർവ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പർദ്ദാസമ്പ്ര ദായം അവരുടെ പുരോഗതിക്ക് തട മാണെന്ന് ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്ന് കാണാം. ഇവരുടെ കെണി യിൽ അകപ്പെടാതിരിക്കുവാനും, അങ്ങനെ, 57-ാം വചന ത്തിലെ താക്കീതിന് പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷി ക്കേണ്ടതാകുന്നു.' ( ) ( ) ഡമസ്കസ്കാരനായ മുഹമ്മദ് നാസിറുദ്ദീൻ അൽബാനീ ( ) എന്ന പണ്ഡിതൻ (മുസ്ലിം സ്ത്രീയുടെ പർദ്ദ) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രമ്ലത്തിൽ സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പർദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ രണ്ടാംപതിപ്പ് കാണുവാൻ സാധിച്ചത്. ഈ വിഷയകമായി വളരെ ചർച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തി ന്നാണ് മുൻഗണന അതിൽ നൽകിയിരിക്കുന്നത്. ( ) 60 പ കപടവിശ്വാസികളും, തങ്ങ ളുടെ ഹൃദയത്തിൽ രോഗമുള്ളവരും, മദീനഃ യിൽ (കള്ളവാർത്ത പ്രച രിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിര മിക്കാത്തപക്ഷം, നിശ്ചയമായും (നബി യേ) നിന്നെ നാം അവരിൽ ഇളക്കിവി ടുകതന്നെ ചെയ്യും. പിന്നീട്, അല്പമാ ത്രമല്ലാതെ, അവർ അവിടത്തിൽ നിന്നോട് അയൽവാസം നടത്തുക യില്ല; 61 പ (അതും) ശപിക്കപ്പെട്ടവരായ നിലയിൽ! എവിടെവെച്ച് കണ്ടുമുട്ടി യാലും അവർ പിടിക്കപ്പെടുകയും, (നിർദ്ദാക്ഷിണ്യം) അറുകൊല ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. കഴിഞ്ഞു പോയിട്ടുള്ളവരിൽ (സ്വീകരിച്ച) അല്ലാഹുവിന്റെ നടപടി ക്രമം (തന്നെ)! അല്ലാഹുവിന്റെ നടപ ടിക്രമത്തിന് യാതൊരു മാറ്റം വരു ത്തലും നീ കണ്ടെത്തുന്നതേയല്ല.
33:60–66۞لَّئِن لَّمۡ يَنتَهِ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡمُرۡجِفُونَ فِي ٱلۡمَدِينَةِ لَنُغۡرِيَنَّكَ بِهِمۡ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلٗا
مَّلۡعُونِينَۖ أَيۡنَمَا ثُقِفُوٓاْ أُخِذُواْ وَقُتِّلُواْ تَقۡتِيلٗا
سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا
Passage continues through verse 33:66.
(60) വിരമിച്ചില്ലെങ്കിൽ കപടവിശ്വാസികൾ യാതൊരു കൂട്ടരും അവരുടെ ഹൃദയങ്ങളിലുണ്ട് രോഗം ഭീതിയുണ്ടാക്കു ന്നവരും മദീനഃയിൽ നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരി പ്പിക്കും അവരിൽ പിന്നീട് അവർ നിന്നോട് അയൽവാസം നടത്തുക യില്ല അതിൽ അൽപമായിട്ടല്ലാതെ (61) ശപിക്കപ്പെട്ടവരായിക്കൊണ്ട് അവർ എവിടെവെച്ച് കാണപ്പെട്ടാലും, അവരെ കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടും അവർ അറുകൊല ചെയ്യപ്പെടുകയും ചെയ്യും ഒരു (നിഷ്കരു ണമായ) കൊലനടത്തൽ (62) അല്ലാഹുവിന്റെ നടപടി യാതൊരു കൂട്ട രിൽ കഴിഞ്ഞുപോയ മുമ്പ് നീ കണ്ടെത്തുന്നതേയല്ല അല്ലാഹു വിന്റെ നടപടിക്ക് ഒരു മാറ്റം വരുത്തലും ബാഹ്യത്തിൽമാത്രം മുസ്ലിംവേഷം ധരിച്ച മുനാഫിക്വുകളും, ദേഹേച്ഛകൾക്കും തോന്നി യവാസങ്ങൾക്കും അനുസരിച്ച് കഴിഞ്ഞുകൂടുന്ന പിഴച്ച മനഃസ്ഥിതിക്കാരും, മുസ്ലിംകൾക്കിടയിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിലപാട് നിറുത്തൽ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെ ക്കുറിച്ച് അല്ലാഹു താക്കീത് നൽകുകയാണ്. എനിയും ഈ നില അവർ തുടരുകയാണെ ങ്കിൽ അവരെ മദീനഃയിൽനിന്ന് നിന്ദ്യൻമാരായ നിലയിൽ ആട്ടിപ്പുറത്താക്കുവാൻ അല്ലാഹു നബി ˜ കൽപന കൊടുക്കും; പിന്നീടവർക്ക് അയൽപക്കത്തൊന്നും താമസിക്കുവാൻ നിർവ്വാ ഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവർക്ക് ലഭിച്ചാൽതന്നെ, ശപിക്കപ്പെട്ട ഒരു വർഗ മായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച് അവരെ പിടിച്ചു നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്. ഇതാണ് താക്കീത്. ഈ വചനം വ ത രി ച്ചതിന് ശേഷം അധികം താമസിയാതെ മുസ്ലിംകൾക്ക് ഇത്തരക്കാരുടെ ശല്യം ഇല്ലാതാ യിത്തീരുകയും, മദീനഃയിൽ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു. (63) മനുഷ്യർ അന്ത്യസമയത്തെ പ്പറ്റി നിന്നോട് ചോദിക്കുന്നു. നീ പറ യുക: "നിശ്ചയമായും, അതിന്റെ അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു.' (നബി യേ) നിനക്ക് അറിയിച്ചുതരുന്നത് എന്താണ്. ധ നിനക്ക് എന്തറിയാം പ അന്ത്യസമയം (ഒരുപക്ഷേ) അടുത്ത അവസരത്തിൽ ഉണ്ടായേക്കാം. നിശ്ചയ മായും അല്ലാഹു ശപിച്ചിരിക്കുന്നു; അവർക്ക് ജ്വലിക്കുന്ന അന്മിയെ അവൻ ഒരുക്കുകയും ചെയ്തിരിക്കുന്നു;- (65) അതിൽ (അവർ) എന്നെന്നും നിത്യവാസികളായ നിലയിൽ. യാതൊരു ബന്ധുവിനെയാകട്ടെ, സഹാ യകനെയാകട്ടെ അവർ കണ്ടെത്തുക യില്ല. (66) നരകത്തിൽ അവരുടെ മുഖ ങ്ങൾ മറിച്ചിടപ്പെടുന്ന ദിവസം (അന്ന്) അവർ പറഞ്ഞുകൊണ്ടിരിക്കും: "ഹാ! ഞങ്ങൾ അല്ലാഹുവിനെ അനുസരിക്കു കയും, റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായേനേ!' (63) നിന്നോട് ചോദിക്കുന്നു, ചോദിക്കും മനുഷ്യർ അന്ത്യസ മയത്തെപ്പറ്റി നീ പറയുക നിശ്ചയമായും അതിന്റെ അറിവ്, വിവരം അല്ലാഹുവിങ്കൽ മാത്രമാണ് എന്തൊന്നാണ് നിനക്കറിയിച്ചു തരുന്നത് അന്ത്യസമയം ആയേക്കാം ഉണ്ടാവുക അടുത്ത് (64) നിശ്ചയമായും അല്ലാഹു അവിശ്വാസികളെ ശപിച്ചിരിക്കുന്നു അവർക്ക് ഒരുക്കുകയും ചെയ്തിരിക്കുന്നു ജ്വലിക്കുന്ന തീ (65) ശാശ്വതരായ നിലയിൽ അതിൽ എക്കാലവും അവർ കണ്ടെത്തുകയില്ല ഒരു ബന്ധുവെയും സഹായകനെയും ഇല്ല (66) മറച്ചിടപ്പെടുന്ന ദിവസം അവരുടെ മുഖങ്ങൾ നരകത്തിൽ അവർ പറഞ്ഞുകൊണ്ടിരിക്കും ഹാ ഞങ്ങളായി രുന്നെങ്കിൽ നന്നായേനേ ഞങ്ങൾ അല്ലാഹുവിനെ അനുസരിച്ചിരുന്നു റസൂലിനെയും അനുസരിച്ചിരുന്നു (എങ്കിൽ) 67 പ അവർ (ഇങ്ങനെ) പറയു കയും ചെയ്യും: "ഞങ്ങളുടെ രക്ഷി താവേ! ഞങ്ങൾ ഞങ്ങളുടെ നേതാക്ക ളെയും, ഞങ്ങളുടെ മൂപ്പൻമാരെയും അനുസരിച്ചുകളഞ്ഞു; അങ്ങനെ, അവർ ഞങ്ങളെ വഴി പിഴപ്പിച്ചിരിക്കയാണ്; രക്ഷിതാവേ! അവർക്ക് ശിക്ഷയിൽനിന്ന് രണ്ടിരട്ടി നീ നൽകേണമേ! അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ!!'
33:67–69وَقَالُواْ رَبَّنَآ إِنَّآ أَطَعۡنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠
رَبَّنَآ ءَاتِهِمۡ ضِعۡفَيۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنٗا كَبِيرٗا
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ ءَاذَوۡاْ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُواْۚ وَكَانَ عِندَ ٱللَّهِ وَجِيهٗا
(67) അവർ പറയുകയും ചെയ്യും ഞങ്ങളുടെ രക്ഷിതാവേ നിശ്ചയ മായും ഞങ്ങൾ ഞങ്ങൾ അനുസരിച്ചു ഞങ്ങളുടെ നേതാക്കളെ ഞങ്ങളിൽ വലിയവരെ (മൂപ്പൻമാരെ)യും അങ്ങനെ അവർ ഞങ്ങളെ വഴിപിഴ പ്പിച്ചു (68) ഞങ്ങളുടെ റേ∫ നീ അവർക്ക് കൊടുക്കേണമേ രണ്ടിരട്ടി ശിക്ഷയിൽ നിന്ന് അവരെ നീ ശപിക്കുകയും വേണമേ വലു തായ (വമ്പിച്ച) ശാപം അന്ത്യസമയമാകുന്ന പ്രളയഘട്ടത്തെപ്പറ്റി ചോദിക്കുന്നവരോട് അതിനെക്കുറിച്ച് അല്ലാ ഹുവിന്മാത്രമേ അറിവുള്ളൂവെന്ന് മറുപടി പറയുവാൻ നബി ˜ യോട് കൽപിക്കുന്നു. അല്ലാ ഹുവല്ലാത്ത ഒരാൾക്കും ഇത് സംബന്ധിച്ച വിവരം അവൻ നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് നബി ˜ അതെങ്ങിനെ അറിയുവാൻ സാധിക്കും?! എന്നാൽ, അതിനെക്കുറിച്ച് ചോദ്യംചെയ്യു ന്നവർ, വാസ്തവത്തിൽ മരണാനന്തരജീവിതത്തെയും, പരലോകത്തെയും നിഷേധിക്കു ന്നവരാണ്. ആകയാൽ, അന്നത്തെ ദിവസം ആ നിഷേധികളുടെ അവസ്ഥ എന്തായിരിക്കു മെന്ന് അല്ലാഹു തുടർന്നു വിവരിക്കുന്നു. അഥവാ, അന്ത്യസമയം എപ്പോഴെന്നല്ല അവർ അന്വേഷിക്കേണ്ടത്; അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളെയും, അന്നത്തെ അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചാണ് അന്വേഷിച്ചറിയേണ്ടത് എന്ന് അവരെ ഓർമി പ്പിക്കുന്നു. വിഭാഗം - 8 (69) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ യാതൊരു കൂട്ടരെപോലെ ആവരുത്: അവർ മൂസായെ ശല്യപ്പെ ടുത്തുകയും, എന്നിട്ട് അവർ പറഞ്ഞ തിൽനിന്ന് അല്ലാഹു അദ്ദേഹത്തെ ഒഴി വാ(ക്കി നിരപരാധിത്വം തെളിയി)ക്കു കയും ചെയ്തു. അദ്ദേഹം അല്ലാഹു വിന്റെ അടുക്കൽ പ്രമുഖനായ ഒരാളു മായിരുന്നു. (69) ഹേ, വിശ്വസിച്ചവരേ നിങ്ങൾ ആകരുത് യാതൊരു കൂട്ടരെപ്പോലെ അവർ മൂസായെ ശല്യപ്പെടുത്തി എന്നിട്ട ദ്ദേഹത്തെ അല്ലാഹു ഒഴിവാക്കി, നിരപരാധിയാക്കി അവർ പറഞ്ഞതിൽ നിന്ന് അദ്ദേഹമായിരുന്നുതാനും അല്ലാഹുവിന്റെ അടുക്കൽ പ്രമുഖൻ ആയത്തുകളുടെ വിവരണത്തിൽനിന്ന് "ശല്യപ്പെടുത്തുക' എന്നതിന്റെ വിവിധ രൂപങ്ങൾ നാം മനിലാക്കിയല്ലോ. മൂസാ നബി (അ)ക്ക് അദ്ദേഹത്തിന്റെ സമുദായ ത്തിൽനിന്ന് അനുഭവപ്പെട്ട ശല്യങ്ങൾ നിരവധിയാണെന്ന് പറയേണ്ടതില്ല. അദ്ദേഹത്തി ന്റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരിൽ നിന്ന് മാത്രമല്ല, അദ്ദേ ഹത്തിന്റെ സ്വന്തം ജനതയായ പോലും ധാരാളം ശല്യങ്ങൾ അദ്ദേ ഹത്തിന് അനുഭവിക്കേണ്ടി വന്നിരുന്നു. അവയിൽ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ച് ഇവിടെ പ്രത്യേകം സൂചനകളൊന്നും അല്ലാഹു നൽകിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഹദീഥിലും, മഹാൻമാരുടെ ഗ്രമ്ലങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിന് ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു. ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോൾ മൂസാ നബി (അ)യോട് പറഞ്ഞു:"നീയും, നിന്റെ റ∫ും പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്.' - 24:5 - ( ) "തീഹ്' മരുഭൂമിയിൽവെച്ച് "മന്നാ'യും"സൽവാ'യും(ഒരു തരം കട്ടിത്തേനും,കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊ ണ്ടിരുന്ന അവസരത്തിൽ അവർ പറഞ്ഞു: "നിശ്ചയമായും ഞങ്ങൾ ഒരേ ഭക്ഷണത്തിൻമേൽ ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല.'-( 61:2 - ) മറ്റൊരവസരത്തിൽ അവർ ശഠിച്ചു: "ഞങ്ങൾ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങൾ വിശ്വസിക്കു കയില്ല.' - 55:2 ) മൂസാ നബി (അ) തൗറാത്ത് ഏറ്റുവാ ങ്ങുവാൻവേണ്ടി സീനാപർവ്വതത്തിൽ പോയി വന്നപ്പോഴേക്കും അവർ പശുക്കുട്ടിയെ ദൈവ മാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങനെ പലതും. മൂസാ (അ) വളരെ ലജ്ജാശീലനായിരുന്നുവെന്നും, അതിനാൽ ശരീരത്തിന്റെ അൽപ ഭാഗം വെളിവാകുന്നതിൽ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിന് മറ്റോ ഉള്ളതുകൊണ്ടാണതെന്ന് ജനങ്ങൾ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാൻവേണ്ടി വസ്ത്രങ്ങൾ അഴിച്ചുവെച്ച ഒരവസരത്തിൽ ആ പ്രസ്താവന ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി ˜ പ്രസ്താവിച്ചിരിക്കുന്നു. തുടർന്നുകൊണ്ട് ഇൗ ചനം തിരുമേനി ഓതുകയും ചെയ്തു. (അഹ്മദ്, ബുഖാരി (റ) മുതലായവർ ഇത് ഉദ്ധരിച്ചി രിക്കുന്നു.) ഹാറൂൻ നബി (അ)യെ കാണാതായ ഒരവസരത്തിൽ മൂസാ (അ) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുള്ള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ നടത്തപ്പെട്ടതായി ചില രിവായത്തുകൾ കാണാം. ഇങ്ങനെയുള്ള യാതൊരു ശല്യങ്ങളും നബി തിരുമേനി ˜ സത്യവിശ്വാസികളിൽനിന്ന് ഉണ്ടാകരുതെന്നും അങ്ങനെ വല്ലതും ആരെങ്കിലും പ്രവർത്തിച്ചാൽ അതിന്റെ ഫലം അവർ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി ˜ അതുകൊണ്ട് ദോഷമൊന്നും പിണയുവാ നില്ലെന്നും, അല്ലാഹു തിരുമേനിയുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത് ചെയ്യുന്നു. നബി ˜ ജനങ്ങൾക്കിടയിൽ പൊതുസ്വത്തുക്കൾ ഭാഗിച്ചുകൊണ്ടിരിക്കെ ഒരാൾ പറയുകയുണ്ടായി: "അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്.' ഇതുകേട്ടപ്പോൾ തിരുമേനിയുടെ മുഖം ചുവന്നു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ കാരുണ്യം മൂസാ നബിയിലുണ്ടാകട്ടെ! ഇതി നെക്കാൾ വലിയ തോതിൽ അദ്ദേഹത്തിന് ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അത് ക്ഷമിച്ചു.' ( ) വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കു വിൻ; നേരെ ചൊവ്വായ വാക്കുപറയു കയും ചെയ്യുവിൻ;-
33:70–71يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوۡلٗا سَدِيدٗا
يُصۡلِحۡ لَكُمۡ أَعۡمَٰلَكُمۡ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا
(70) ഹേ, വിശ്വസിച്ചവരേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുവിൻ പറയുകയും ചെയ്യുവിൻ ചൊവ്വായ (നേരായ) വാക്ക് (71) അവൻ നിങ്ങൾക്ക് നന്നാക്കിത്തരും നിങ്ങളുടെ കർമ ങ്ങളെ, പ്രവർത്തനങ്ങളെ നിങ്ങൾക്ക് പൊറുത്തുതരുകയും ചെയ്യും നിങ്ങളുടെ പാപങ്ങളെ ആരെങ്കിലും അനുസരിച്ചാൽ, ആർ വഴിപ്പെട്ടുവോ അല്ലാഹുവിനെയും അവന്റെ റസൂലിനെയും എന്നാലവൻ ഭാഗ്യം പ്രാപിച്ചു വമ്പിച്ച ഭാഗ്യം, വിജയം (71) (എന്നാൽ) അവൻ നിങ്ങൾ നിങ്ങളുടെ കർമങ്ങളെ നന്നാക്കിത്തരു കയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തുതരുകയും ചെയ്യും. അല്ലാ ഹുവിനെയും, അവന്റെ റസൂലി നെയും ആർ അനുസരിക്കുന്നുവോ, തീർച്ചയായും അവൻ വമ്പിച്ച ഭാഗ്യം പ്രാപിച്ചു. രണ്ട് കാര്യങ്ങൾ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ട് കാര്യ ങ്ങൾ അവരോട് വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സൽകർമവും വഴി അല്ലാഹു വിനെ സൂക്ഷിക്കുക, അഥവാ അവനോട് ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്റെയും അന്യായത്തിന്റെയും കലർപ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകൾ പറയുക, ഇതാണ് രണ്ട് ഉപദേശങ്ങൾ. ഈ രണ്ട് ഉപദേശങ്ങൾ സ്വീകരിക്കുന്ന സത്യവിശ്വാസികൾക്ക് അവരുടെ കർമ ങ്ങളും പ്രവൃത്തികളും അവൻ നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സഹായവും പരിതഃസ്ഥിതികളും പ്രദാനം ചെയ്കയും, അതിന് നല്ല പ്രതിഫലങ്ങൾ നൽകു കയും ചെയ്യും. ഇതത്രെ വാഗ്ദാനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനാനിർദ്ദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നതാരോ അവർതന്നെയാണ് ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവർ.
33:72إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَيۡنَ أَن يَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَٰنُۖ إِنَّهُۥ كَانَ ظَلُومٗا جَهُولٗا
(72) ആകാശങ്ങളുടെയും, ഭൂമി യുടെയും, പർവ്വതങ്ങളുടെയുംമേൽ (ഈ) "അമാനത്തി'നെ നാം (എടു ത്ത്) കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന് വിസമ്മതിക്കു കയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യൻ അത് ഏറ്റെടു ത്തു. നിശ്ചയമായും അവൻ, അക്രമകാ രിയും, അറിവുകെട്ടവനുമാകുന്നു. (72) നിശ്ചയമായും നാം നാം കാട്ടി, പ്രദർശിപ്പിച്ചു അമാനത്തിനെ ആകാശങ്ങളുടെമേൽ ഭൂമിയുടെയും പർവ്വതങ്ങളുടെയും അപ്പോഴവ വിസമ്മതിച്ചു അവ അത് ഏറ്റെടുക്കുന്നതിന്, വഹിക്കുന്നതിന് അവ പേടിക്കുകയും ചെയ്തു അതിനെപ്പറ്റി അത് ഏറ്റെടുത്തു, വഹിച്ചു മനുഷ്യൻ നിശ്ചയമായും അവനാകുന്നു അക്രമകാരി അറിവുകെട്ടവൻ, മൂഢൻ 73 പ കപടവിശ്വാസികളായ പുരു ഷൻമാരെയും സ്ത്രീകളെയും, ബഹു ദൈവവിശ്വാസികളായ പുരുഷൻമാ രെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാൻ വേണ്ടിയത്രെ (അത്); സത്യവിശ്വാസികളായ പുരുഷൻമാരു ടെയും സ്ത്രീകളുടെയും മേൽ അല്ലാഹു പശ്ചാത്താപം സ്വീകരിക്കു വാനും (വേണ്ടിയാകുന്നു). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനി ധിയുമാകുന്നു.
33:73لِّيُعَذِّبَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمَۢا
(73) അല്ലാഹു ശിക്ഷിക്കുവാൻ വേണ്ടി കപടവിശ്വാസികളെ കപടവിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളേയും ബഹുദൈവ വിശ്വാസിനികളെയും അല്ലാഹു പശ്ചാത്താപം (മടക്കം) സ്വീകരി ക്കുവാനും സത്യ വിശ്വാസികളുടെ മേൽ സത്യ വിശ്വാസിനികളു ടെയും അല്ലാഹു ആകുന്നു വളരെ പൊറുക്കുന്നവൻ കരുണാനിധി ) എന്നാൽ, വിശ്വാസപൂർവ്വം ഒരാളുടെ പക്കൽ സൂക്ഷിക്കുവാൻ ഏൽപി ക്കപ്പെടുന്ന സൂക്ഷിപ്പ് വിശ്വസ്തത എന്നത്രെ വാക്കിന്റെ സാക്ഷാൽ അർത്ഥം. അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങളാകുന്ന മതശാസ ന കളാ ( )ണ് ഇവിടെ വിവക്ഷ. നിർബന്ധനിയമങ്ങൾ ( ) എന്നും, അനുസ രണം ( ) എന്നും മറ്റും ചില മഹാൻമാർ ഇൗ "അമാനത്തി'ന് വിവക്ഷ നൽകാറുണ്ടെ ങ്കിലും, അവയെല്ലാംതന്നെ സാരത്തിൽ പരസ്പരം യോജിച്ചതോ, അല്ലെങ്കിൽ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്ന്കാണാം. വളരെ അർത്ഥഗർഭമായതും, ആഴത്തിൽ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാ ണിത്. ആകാശഭൂമികളും, പർവ്വതങ്ങളുമെല്ലാം സൃഷ്ടികളിൽ വമ്പിച്ചത് തന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങൾ ഇൗ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീക രിക്കുവാൻ പര്യാപ്തങ്ങളല്ല. അഥവാ അത് അവയ്ക്ക് യോജിച്ചതല്ല. കേവലം ഒരു ചെറുജീ വിയായ മനുഷ്യന്റെ ആകൃതിയും, പ്രകൃതിയും ഒന്നുവേറെയാണ്. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവന് പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇൗ അമാനത്ത് ഏറ്റുവാങ്ങുവാനും, അത് കൈകാര്യം ചെയ്യാനും അർഹൻ അവനത്രെ. അത് അവന്നാണ് യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പ്മുതൽ അല്ലാഹു മനുഷ്യനെയാണ് ഏൽപിച്ച തും, മനുഷ്യനാണത് ഏറ്റെടുത്തതും. ഉപമാ രൂപത്തിൽ പറഞ്ഞ ആദ്യത്തെ വചനത്തിന്റെ രത്നച്ചുരുക്കം ഇതാകുന്നു. ഇൗ അമാനത്തിന്റെ ഗൗരവത്തെയാണ് (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്. (മനുഷ്യൻ അത് ഏറ്റെടുക്കുകയും ചെയ്തു) എന്ന് പറഞ്ഞതിന്റെ താൽപര്യം, അവന്റെ പ്രകൃതിവിശേഷത അതിനെ അനുകൂ ലിച്ചുവെന്നുമാകുന്നു. അല്ലെങ്കിൽ ചില വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നത് പോലെ, ഇത് ആത്മീയ ലോകത്ത്വെച്ച് നടന്ന സംഭവത്തെ ഉദ്ധരിച്ചതുമായിരിക്കാം. അതാ യത്: അല്ലാഹുവിന്റെ ഏകത്വത്തെ സമ്മതിച്ചുകൊണ്ടുള്ള ഒരു കരാർ ആത്മീയലോക ത്ത്വെച്ച് അല്ലാഹുവിനോട് മനുഷ്യവർഗം നടത്തുകയുണ്ടായിട്ടുണ്ടെന്ന് സൂ: 172 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അത്പോലയുള്ള ഒരു സംഭവമായിരിക്കും. ഏതായാലും ആയത്തിലടങ്ങിയ തത്വം നാം മുകളിൽ പ്രസ്താവി ച്ചത് തന്നെ. മതശാസനകളാകുന്ന അമാനത്ത് ഏറ്റെടുത്തത് മനുഷ്യനാണെന്ന് പറഞ്ഞിരിക്കകൊണ്ട് മലക്കുകളിലോ, ജിന്നുകളിലോ അല്ലാഹുവിന്റെ യാതൊരുവിധ ശാസനകളും ഉണ്ടാവുക യില്ലെന്ന് അർത്ഥമില്ല. ജിന്ന്വർഗത്തെ നിഷേധിക്കുന്നവരും, മലക്കുകളെ വിദ്യുച്ഛക്തിപോ ലുള്ള എന്തോ ചില ശക്തികളായി ചിത്രീകരിക്കുന്നവരും തങ്ങളുടെ പൊള്ളവാദങ്ങൾക്ക് ഇതു പോലെയുള്ള ചില വാക്യങ്ങളെ ചൂഷണം ചെയ്യാറുണ്ട്. സന്ദർഭോചിതം നാമ തിനെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. മലക്കുകളെപ്പറ്റി സൂ: തഹ്രീമിൽ (അല്ലാഹു അവരോട് കൽപിച്ചതിന് അവർ അനുസരണക്കേട് ചെയ്കയില്ല: അവരോട് കൽപിക്കപ്പെടുന്നത് അവർ ചെയ്യുകയും ചെയ്യും.) എന്ന് പറഞ്ഞിട്ടുള്ള തും, ജിന്നുകളെയും മനുഷ്യരെയുംകുറിച്ച് സൂ: ദാരിയാത്തിൽ (ജിന്നിനെയും "ഇൻസിനെ' -മനുഷ്യനെ -യും എന്നെ ആരാധിക്കുവാന ല്ലതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.) എന്നുംമറ്റും അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർക്കേണ്ട താകുന്നു. പക്ഷേ, മലക്കുകളോടും, ജിന്നുകളോടുമുള്ള ശാസനകൾ അവരുടെ പ്രകൃതി സ്വഭാവങ്ങൾക്കും, പ്രത്യേകതകൾക്കും അനുയോജ്യമായിരിക്കുമെന്നും, നമുക്ക് അതിനെപ്പറ്റി ഒന്നും തീർത്തുപറയുവാൻ സാധ്യമല്ലെന്നും വ്യക്തമാണ്. അല്ലാഹുവിന്റെ അമാനത്താകുന്ന ഇൗ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യൻ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്. ആ ഉത്തരവാദിത്തം വേണ്ടതു പോലെ നിറവേറ്റുന്നപക്ഷം അവൻ ഉൽകൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാൽ, അവന്റെ പൊതുനില നോക്കുമ്പോൾ അവൻ അക്രമകാരിയും, അനീതി ചെയ്യുന്നവ നുമാണ്; അവൻ അറിവുകെട്ടവനും ഭോഷനുമാണ്. പല വിഡ്ഢിത്തത്തിലും അവൻ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകൾക്കും, താൽക്കാലികമായ ദേഹേച്ഛകൾക്കും, വിവിധ വിചാരവികാരങ്ങൾക്കും അവൻ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവൻ പ്രവർത്തിക്കുകയും ചെയ്യും. ഇതി നെയെല്ലാം അതിജയിച്ചുകൊണ്ട് തന്റെ യഥാർത്ഥജീവിതത്തിന് വേണ്ടി പരിശ്രമിക്കാനാ വശ്യമായ ഉപാധികൾ അവന്റെ വശംതന്നെയുണ്ട് താനും. നന്മകളെയും തിന്മകളെയും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി അവനിലുണ്ട്. കൂടാതെ, അവന്റെ യഥാർത്ഥമായ വിജയത്തിന് ആസ്പദമായ സകല മാർഗദർശനങ്ങളും പ്രവാചകൻമാർ മുഖേന യഥാ വിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്. ചുരുക്കത്തിൽ, ഒരു വശത്ത് അവനെ വമ്പിച്ച നാശഗർത്തത്തിലേക്ക് ആഴ്ത്തുന്ന ദുഷ്പ്രേരണകളും, മറ്റൊരുവശത്ത് അവനെ മഹാഭാ ഗ്യത്തിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്ന സൽപ്രേരണകളും അവന്റെ കൂടെയുണ്ട്. ഇവ രണ്ടിൽ ഏതാണവൻ അനുസരിക്കുന്നത്? ഏതിനാണ് അവൻ മുൻഗണന നൽകുന്നത്? ഇൗ പരീക്ഷണമത്രെ "അമാനത്ത്' ഏൽപിക്കപ്പെട്ടതിന്റെ ഉദ്ദേശ്യം. ദുഷ്പ്രേരണകൾക്ക് വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്രിക്കോ മുനാഫിക്വോ ആയിത്തീരുകയാണെങ്കിൽ, അല്ലാഹുവിങ്കൽനിന്ന് അവന് ശിക്ഷ ലഭിക്കുന്നു. അതല്ല, സൽപ്രേ രണകൾക്കനുസരിച്ചുകൊണ്ട് അല്ലാഹുവിന് കീഴ്പെട്ട് ജീവിക്കുന്ന ങ്കിൽ, സ്വാഭാവികമായി വരുന്ന അവന്റെ തെറ്റുകുറ്റങ്ങൾക്ക് അല്ലാഹു മാപ്പ് നൽകുകയും, അവന്റെ കൃപാകടാക്ഷത്തിന് പാത്രമാക്കുകയും ചെയ്യും. പുരുഷനെന്നോ സ്ത്രീയെന്നോ ഇവിടെ വകഭേദമില്ല. രക്ഷാശിക്ഷകളുടെ മാനദണ്ഡം എല്ലാവർക്കും ഒന്നുതന്നെ. അല്ലാഹു നമുക്കെല്ലാം പൊറുത്തുതരുകയും, കരുണ നൽകുകയും ചെയ്യട്ടെ. അല്ലാഹു ഏൽപിച്ച അമാനത്ത് വേണ്ടത്പോലെ കാത്തുസൂക്ഷിക്കുവാൻ അവൻ നമുക്ക് തൗഫീക്വ് നൽകട്ടെ. ആമീൻ. ൽപ്പറ നബി തിരുമേനി ( ˜ )യുടെ വിവാഹങ്ങൾ ഇസ്ലാമിന്റെ വൈരികൾ, അതിന്റെയും, അന്ത്യപ്രവാചകരായ നബി തിരുമേനി ˜ യുടെയും പേരിൽ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കുമതി ചെയ്യുക പതിവാണ്. അക്കൂട്ടത്തിൽ ഒന്നത്രെ നബി ˜ യുടെ വിവാഹങ്ങളും. മുസ്ലിംകൾക്ക് കവിഞ്ഞപക്ഷം നാല് ഭാര്യമാരെ സ്വീകരിക്കുവാനേ പാടുള്ളൂ. ( ) അതേ സമയത്ത് നബി ˜ ചരമം പ്രാപിക്കു മ്പോൾ അവിടുത്തേക്ക് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അപ്പോൾ നബി ˜ ഒരു പെൺമോ ഹിയും, കാമാസക്തനും ആയിരുന്നുവെന്നാണ് ഇവരുടെ ആക്ഷേപത്തിന്റെയും അപ വാദത്തിന്റെയും ആകെത്തുക. പണ്ഡിതോചിതവും, വസ്തുനിഷ്ഠവുമായ എത്രയോ മറുപടികൾ പലരാലും ഇതിന് നൽകപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും ചെവിക്കൊള്ളു വാൻ അവരുടെ സ്ഥാപിത താൽപര്യങ്ങൾ അവരെ അനുവദിക്കാറില്ല. പ്രവാചകൻമാരുടെ സ്ഥാനപദവികളും, സമുദായവും അവരും തമ്മിലുള്ള കെട്ടുപാടും മറ്റും മനിലാക്കുകയും, വിലയിരുത്തുകയും ചെയ്യുന്നവർക്കേ ആ മറുപടികൾ ഫലപ്രദമാകുകയുള്ളൂ. ഇൗ വിഷയ സൂറത്തിലും, മറ്റ് പലേടങ്ങളിലുംവന്നിട്ടുള്ള പ്രസ്താവന കൾ പരിശോധിക്കുകയും, നബി തിരുമേനി ˜ യുടെ ഓരോ വിവാഹവും നടന്ന പരിതഃ സ്ഥിതികൾ ഗ്രഹിക്കുകയും ചെയ്യുന്നപക്ഷം ആർക്കും ഇവിടെ യാതൊരു ആക്ഷേപത്തിനും, ആശയക്കുഴപ്പത്തിനും വഴിയില്ല. നബി തിരുമേനി ˜ യുടെ വിവാഹങ്ങളെക്കുറിച്ച് ഒരു ചുരുങ്ങിയ വിവരണം നൽകുക മാത്രമാണ് ഇൗ കുറിപ്പിന്റെ ഉദ്ദേശ്യം. നബി ˜ യുടെ ഒന്നാമത്തെ വിവാഹം ഖദീജഃ (റ)യുടെ വിവാഹമാണ് നബി ˜ യുടെ ഒന്നാമത്തെ വിവാഹം. അന്ന് തിരു മേനിക്ക് 25 വയ് പ്രായമാണ്. ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുവാൻ വളരെ ഉപയുക്ത മായ പ്രായംതന്നെ. എന്നാൽ, ഖദീജഃ (റ)യാകട്ടെ, മുമ്പ് രണ്ട് വിവാഹം കഴിയുകയും, 40 വയെ ത്തി വയോധികയായിത്തീരുകയും ചെയ്തിരിക്കുന്നു. അബ്ദുൽ മുത്ത്വലിബിന്റെ പൗത്രനായ മുഹമ്മദിന്റെ സവിശേഷസ്വഭാവങ്ങളും, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൽപ്രതീക്ഷകളും ആ മഹതിയെ ആകർഷിച്ചു. ക്വുറൈശികളിൽ തനിക്കുള്ള കീർത്തിസ്ഥാന ങ്ങളോ, തന്റെ ധനാധിക്യമോ, അല്ലെങ്കിൽ മുഹമ്മദിന്റെ അനാഥാവസ്ഥയോ, മഹതി പരിഗണിച്ചില്ല. ഖദീജഃ (റ)യുടെ അഭിലാഷമനുസരിച്ച് തിരു മേനിയുടെ പിതൃവ്യൻ അബൂത്വാലിബ് മുഖാന്തരം ആ വിവാഹം നടന്നു. 25 കാരനായ യുവാവും, 40 കാരിയായ വയോധികയും തമ്മിലുള്ള ആ വിവാഹബന്ധം 25 വർഷം നില നിന്നു. ഇതിന്നിടയ്ക്ക് എന്തെങ്കിലും പൊരുത്തക്കേടോ, സ്വരച്ചേർച്ചയില്ലായ്മയോ അവർക്കി ടയിൽ ഉണ്ടായില്ല. നബി ˜ മറ്റൊരു വിവാഹാലോചന നടത്തുകയും ഉണ്ടായിട്ടില്ല. വേണ മെങ്കിൽ അതിന് യാതൊരു തട വുമുണ്ടായിരുന്നില്ലതാനും. തിരുമേനിയുടെ ഏഴുമക്ക ളിൽ ഇബ്റാഹീം എന്ന മകനൊഴിച്ച് ബാക്കി എല്ലാവരും ഇൗ വിവാഹത്തിൽ ജനിച്ചവര ത്രെ. നബി ˜ യുടെ സന്താനപരമ്പര ശേഷിച്ചതും അവരിൽ നിന്നുതന്നെ. നബി ˜ യുടെ സന്തോഷസന്താപങ്ങളിലും, പ്രബോധനകൃത്യങ്ങളിലുമെല്ലാം ഖദീജഃ (റ) വഹിച്ച ( ) നാല് ഭാര്യമാർവരെ വേണ്ടിവന്നാൽ ഒരാൾക്ക് വിവാഹം ചെയ്യാമെന്ന ഇസ്ലാമിക നിയമത്തെക്കുറിച്ച് ഇസ്ലാമിന്റെ വൈരികൾക്കും, യുക്തിവാദക്കാർക്കും ആക്ഷേപമില്ലാ തില്ല. ഇത് സംബന്ധിച്ച് സൂ: നാം പരാമർശിച്ചിട്ടുണ്ട്. അവർ ചരമം പ്രാപിച്ച കൊല്ലത്തിന് "ദുഃഖവർഷം' ( ) എന്നുപോലും നബി ˜ പേരിട്ടു. തിരുമേനിയുടെ വിയോഗംവരെയും അവരെക്കുറിച്ചുള്ള പ്രശംസകളും, അനുസ്മരണകളും തിരുമേനിയിൽ പ്രകടമായിരുന്നു. (റ) പറയുകയാണ്: "എനിക്ക് ഖദീജഃ (റ)യുടെ പേരിൽ തോന്നിയ അത്ര വിഷമം നബി ˜ യുടെ മറ്റ് ഭാര്യമാരുടെ നേരെയൊന്നും ഉണ്ടായിട്ടില്ല. ഞാൻ ഖദീജഃ (റ)യെ കണ്ടിട്ടുപോലുമില്ല. പക്ഷേ, തിരുമേനി അവരെക്കുറിച്ച് ധാരാളം പ്രസ്താവിച്ചു കൊണ്ടിരിക്കും. ചിലപ്പോൾ ഒരു ആടിനെ അറുത്താൽ, അത് കഷ്ണിച്ച് ഖദീജഃയുടെ തോഴി മാർക്ക് അയച്ചുകൊടുക്കും. അങ്ങനെ ഞാൻ പറഞ്ഞേക്കും: ഇഹലോകത്ത് ഖദീജഃയല്ലാതെ വേറെ പെണ്ണില്ലെന്ന് തോന്നുന്നു! അപ്പോൾ തിരുമേനി മറുപടി പറയും: "അതെ, അവർ അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു, എനിക്ക് അവരിൽനിന്നാണ് സന്താനങ്ങളുണ്ടാ യത് എന്നൊക്കെ'. (ബു; മു.) ഒന്നാമതായി ഇസ്ലാമിൽ വിശ്വസിച്ചതും ഖദീജഃ (റ)യാ ണെന്നാണ് പല ചരിത്രകാരൻമാരുടെയും അഭിപ്രായം. ഇതെല്ലാം മുന്നിൽവെച്ചുകൊണ്ട് ആലോചിച്ചാൽ, ഖദീജഃ (റ)യുടെ കാലശേഷം- 50 വയ് പ്രായമെത്തിയ നബി ˜ - വേറെ വിവാഹം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേ ശ്യം, ദാമ്പത്യജീവിതം അനുഭവിക്കലായിരിക്കയില്ല എന്ന് കാണുവാൻ വലിയ ബുദ്ധിശ ക്തിയൊന്നും ആവശ്യമില്ല. പക്ഷേ, തുറന്ന മനഃസ്ഥിതിയും, നിഷ്പക്ഷ വീക്ഷണഗതിയും ഇല്ലാത്തവർക്ക് അത് കാണാൻ കഴിഞ്ഞെന്ന് വരികയില്ല. ഖദീജഃ (റ)യുടെ ശേഷം നടന്നിട്ടുള്ള വിവാഹങ്ങൾക്കുള്ള കാരണങ്ങളെ സാമാന്യമായി ആദ്യം നമുക്കൊന്ന് പരിചയപ്പെടാം:- മറ്റ് വിവാഹങ്ങൾക്ക് പൊതുവിലുള്ള കാരണങ്ങൾ സൂ: അഹ്സാബിലെ 50, 51, 52 വചനങ്ങളിലെ ഉള്ളടക്കം മനിലാക്കുകയും, അല്ലാഹുവി ലും, നബിയിലും, വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാൾക്കുംതന്നെ തിരു മേനി കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിനെക്കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം തോന്നു വാനില്ല. അല്ലാഹു നബി ˜ സ്പഷ്ടമായ അവിടുന്ന് യാതൊന്നും ചെയ്തിട്ടില്ലെന്ന് തീർത്തും പറയാം. അല്ലാഹു അനുവദിച്ച വിഷ യത്തിൽ ചോദ്യം ചെയ്യാൻ മറ്റാർക്കും യാതൊരധികാരവും, അവകാശവുമില്ല. അവന്റെ അനുവാദത്തിൽ അടങ്ങിയ മുഴുവനും മനിലാക്കുക നമുക്ക് സാധ്യമല്ല; ആരായുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. നബി ˜ പ്രത്യേകമായി കൂടുതൽ ഭാര്യമാരെ അനുവദിച്ചതിൽ അടങ്ങിയ ചില രഹസ്യങ്ങൾ താഴെ പറയുന്നവയാകുന്നു:- 1) കേവലം ചില വിശ്വാസാചാരങ്ങൾ മാത്രം അടങ്ങിയ മതമല്ല ഇസ്ലാം. മനുഷ്യജീ വിതത്തിന്റെ സകലവശങ്ങളെയും സ്പർശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമസംഹിതയത്രെ ഇസ്ലാം. അതിന്റെ പ്രായോഗിക മാതൃകയാകട്ടെ, നബി തിരു മേനി ˜ യുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൗത്യമാണെങ്കിൽ, കാലദേശവ്യ ത്യാസം കൂടാതെ ലോകാവസാനം വരേക്കുള്ളതും. മനുഷ്യവർഗത്തിന്റെ പകുതിഭാഗമോ, അതിലധികം തന്നെയോ വരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പർശിക്കുന്ന നിയമ നിർദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്. വൈവാഹികം, ഗാർഹികം തുട ങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്ലിംകൾ മാതൃകയാക്കേണ്ടത് നബി തിരു മേനി ˜ യെയാണ്. ഭാര്യമാർവഴിയല്ലാതെ അറിയുവാനും അറിയി ക്കപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതിൽ ഉൾപ്പെടുമെന്ന് പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളിൽ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുള്ള എത്രയോ മതനിയമങ്ങളും സമുദായത്തിന് നബി ˜ യുടെ ഭാര്യമാർവിശേഷിച്ചും (റ)- മുഖാന്തരം മന മുശ്രിക്കുകളിൽ പെട്ട ഒരാൾ പരിഹാസപൂർവ്വം ഇങ്ങനെ പറയുകയുണ്ടായി: "നിങ്ങ ളുടെ ആൾനബി ˜ - നിങ്ങൾക്ക് മലമൂത്രവിസർജ്ജനം ചെയ്യാൻപോലും പഠിപ്പിച്ചു തരു ന്നതായി കാണുന്നുവല്ലോ!' ഇതുകേട്ട് സൽമാൻ (റ) അഭിമാനത്തോടെ പറഞ്ഞു: "അതെ, (മലമൂത്ര വിസർജ്ജന വേളയിൽ) ക്വിബ്ലഃക്ക് നേരെ തിരിഞ്ഞിരിക്കരുത് വലത്തേ കൈകൊണ്ട് ശുദ്ധം ചെയ്യരുത്. (കല്ല്കൊണ്ട് ശുദ്ധം ചെയ്യുമ്പോൾ) മൂന്ന് കല്ലിൽ കുറഞ്ഞു മതിയാക്കരുത്, അതിൽ കാഷ്ടവും എല്ലും ഉണ്ടാവരുത് എന്നൊക്കെ അദ്ദേഹം ഞങ്ങളോട് കൽപിച്ചിട്ടുണ്ട്. (അ: മു.) ഇത്ര ചെറിയ സംഗതികളിൽപോലും സമുദായത്തിന് നബി ˜ യിൽ നിന്ന് മാതൃകയും, നിർദ്ദേശങ്ങളും ലഭിക്കേണ്ടതുണ്ട് എന്ന് സാരം. ഇപ്പറഞ്ഞവ പുരുഷൻമാർ മുഖാ ന്തരം അന്യോന്യം അറിയാവുന്നതാണെങ്കിലും, ഇത്പോലെയുള്ള മറ്റ് ചില കാര്യങ്ങൾ സ്ത്രീകൾ മുഖാന്തരം അറിയേണ്ടിയിരിക്കുന്നു. ഋതുകാലങ്ങളിൽ വീട്ടുകാര്യങ്ങളിലും, ഭർ ത്താക്കളുടെ കാര്യങ്ങളിലുമെല്ലാം സ്ത്രീകൾ പെരുമാറേണ്ടതെങ്ങിനെ? അതിൽനിന്ന് വിര മിക്കുമ്പോൾ ശുദ്ധീകരിക്കേണ്ടതെങ്ങിനെ? ആദിയായ പലതും ഇതിന് ഉദാഹരണങ്ങളാ ണ്. അപ്പോൾ, ഇങ്ങനെയുള്ള മഹത്തായ പല ആവശ്യങ്ങളും നിറവേറ്റുവാനെന്ന ലക്ഷ്യത്തെ മുൻനിറുത്തി നബി ˜ ഒന്നിലധികം വിവാഹം ചെയ്യേണ്ടതുണ്ടെന്ന് ഊഹി ക്കുവാൻ പ്രയാസമില്ല. 2) പ്രവാചകത്വം സിദ്ധിച്ചതിന്ശേഷം, നബി ˜ മക്കയിലായിരുന്ന ആദ്യഘട്ടത്തിൽ, അവിടത്തെ പ്രബോധനവിഷയം, പ്രധാനമായും ഇസ്ലാമിന്റെ മൗലിക സിദ്ധാന്തങ്ങ ളായിരുന്നു. അതിന്റെ പ്രചരണത്തിൽ സ്ത്രീപുരുഷഭേദമെന്യെ എല്ലാ മുസ്ലിംകളും അവ രുടെ കഴിവ് വിനിയോഗിച്ചിരുന്നു. പിന്നീട് -മദീനഃയിൽ അനുഷ്ഠാനപരവും കർമപരവുമായ വിശദ നിയമനിർദ്ദേശങ്ങളും പ്രബോധന വിഷയ ങ്ങളായിത്തീർന്നു. മതകാര്യങ്ങൾ പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഇന്നത്തെപ്പോലെ യുള്ള സ്ഥാപനങ്ങൾ അന്നില്ലല്ലോ. അന്നുണ്ടായിരുന്ന ഏക മതവിദ്യാലയം മദീനഃ പള്ളിയുടെ വരാന്തയായിരുന്നു. കേവലം ദരിദ്രരും, പാർപ്പിടം പോലുമില്ലാത്തവരുമായിരുന്ന ചില മുസ്ലിം ലോകത്തിന്റെ ഉത്തമ നേതാക്കളും സത്യവിശ്വാസികളുടെ മാതൃകാപുരുഷൻമാരുമായ അബൂഹുറയ്റഃ (റ), അമ്മാർ (റ), ബിലാൽ (റ), സ്വുഹൈബ് (റ), സൽമാൻ (റ) മുതലായ മഹാൻമാർ ആയിരുന്നു ആ ഏക ഉന്നത വിദ്യാലയത്തിലെ സാധാരണ അദ്ധ്യാപകൻമാർ. ഇതേ സമയത്ത് മുസ്ലിം വനിതകൾക്കായി നടത്തപ്പെട്ടി രുന്ന ചില സ്വകാര്യ വനിതാ വിദ്യാലയങ്ങളും മദീനഃയിലുണ്ടായിരുന്നുതാനും. മദീനഃ പള്ളിയുടെ പരിസരങ്ങളിൽ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ചെറ്റക്കുടിലുകളായിരുന്നു അത്. അതെ, നബി തിരുമേനി ˜ യുടെ ഭാര്യമാരും, സത്യവിശ്വാസികളുടെ മാതാക്കളും വസി ച്ചിരുന്നത് അവയിലായിരുന്നു. അവർ ഓരോരുത്തരും അതതിലെ അദ്ധ്യാപികകളായി രുന്നു. ഇവരിൽ ചിലരെല്ലാം നബി ˜ യുടെ നാമമാത്ര ഭാര്യയായിരിക്കുകയെന്ന ഭാഗ്യം കൊണ്ട് തൃപ്തിപ്പെട്ടു ഇസ്ലാം മതപഠനത്തിനും, അതിന്റെ പ്രചരണത്തിനും, സേവന ത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. (സൂ: അഹ്സാബിലെ 28- 34 വചന ങ്ങളും അവയുടെ വ്യാഖ്യാനവും പരിശോധിച്ചാൽ ഇൗ വസ്തുത ശരിക്കും മനിലാകും) ഖലീഫഃ അബൂബക്ർ (റ) ഉമർ (റ) മുതലായ പല പ്രഗൽഭ സ്വഹാബികളും തങ്ങൾക്ക് നേരിടുന്ന എത്രയോ സംശയങ്ങൾക്ക് നിവാരണം കണ്ടെത്തുവാൻ തങ്ങളുടെ മാതാക്ക തിരുമേനിയുടെ ഭാര്യമാരെസമീപിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹദീ ഫ്ഗ്രമ്ലങ്ങളും, ചരിത്രഗ്രമ്ലങ്ങളും കണ്ണ്തുറന്നു പരിശോധിച്ചാൽ ഇതിന് ധാരാളം ഉദാഹ രണങ്ങൾ കാണാം. നേരെ അറബിഗോത്രങ്ങൾ സ്വീകരിച്ചുവന്ന ശത്രുതയും, അക്രമമർദ്ദനങ്ങളും, യുദ്ധസംരംഭങ്ങളും വിസ്മരിക്കേണ്ടതില്ല. ഇൗ അവസ രത്തിൽ, പ്രധാന അറബിഗോത്രങ്ങളുമായി വൈവാഹികബന്ധം ഉണ്ടായിത്തീരുന്നത് പല നില ക്കും ഉപകരിക്കുമായിരുന്നു. ഇന്നത്തെപ്പോലെവിശേഷിച്ചും നമ്മുടെ നാടുകളിലെ പ്പോലെകുടുംബബന്ധത്തിനും വൈവാഹികബന്ധത്തിനും വില കൽപിക്കപ്പെടാത്ത സമ്പ്ര ദായമല്ലായിരുന്നു അറബികളിലുള്ളത്. ഒരു ഗോത്രത്തിലെ ഒരു വീട്ടുകാർക്ക് വിവാഹബന്ധം ഉണ്ടായിക്കഴിഞ്ഞാൽ ആ ഗോത്രത്തിലെ ആയിരക്കണക്കിലോ, അതിലധികമോ വരുന്ന വീട്ടു കാരെല്ലാം ശാഖോപശാഖാവംശങ്ങൾസഹിതംപരസ്പരം സ്നേഹ ത്തിലും, സഖ്യത്തിലും വർത്തിക്കുവാൻ അത് കാരണമാകുമായിരുന്നു. പല ഗോത്രങ്ങ ളിൽനിന്നായുള്ള തിരുമേനിയുടെ വിവാഹങ്ങൾ ചിലപ്പോൾ ശത്രുക്കളുടെ ആഞ്ഞേറ്റം തടയു വാനും, ശത്രുതക്ക് ലാഘവം വരുത്തുവാനും വളരെ അധികം സഹായകമായിട്ടുണ്ട്. ഓരോന്നും ഉദാഹരണസഹിതം വിശദീകരിക്കുന്നപക്ഷം ഇൗ കുറിപ്പ് വളരെ ദീർഘിച്ചു പോകും. ഓരോ ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചും താഴെ പ്രത്യേകം പ്രസ്താവിക്കുന്ന തിൽനിന്ന് തന്നെ ഇൗ വസ്തുത ഏറെക്കുറെ വ്യക്തമാകുന്നതുമാകുന്നു. 4) ശത്രുകുടുംബങ്ങളുമായി സൗഹാർദ്ദബന്ധം സ്ഥാപിക്കുന്നതിൽ നബി ˜ യുടെ വിവാ ഹബന്ധങ്ങൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നത്പോലെത്തന്നെ, മുസ്ലിംകുടുംബങ്ങളെ കൂടു തൽ അടുപ്പിക്കുകയും ത്യാഗ സന്നദ്ധരാക്കുകയും ചെയ്യുന്നതിലും അതിന് പങ്കുണ്ടായിരു ന്നു. സ്വന്തം വ്യക്തിയോടൊ, സ്വന്തം കുടുംബത്തോടോ തിരുമേനിക്ക് മറ്റേതെങ്കിലും സ്വഹാബികളെ സംബന്ധിച്ചിട ത്തോളം എത്രമാത്രം സന്തോഷകരവും, അഭിമാനകരവുമായിരുന്നുവെന്ന് പറഞ്ഞറിയി ക്കാൻ പ്രയാസമാണ്. നേരെമറിച്ച് അങ്ങനെയുള്ള ഒരു ബന്ധം മുറിഞ്ഞുപോകുന്നതിനെപ്പറ്റി അവർക്ക് ഊഹിക്കുവാൻ പോലും വയ്യായിരുന്നുതാനും. നബി ˜ യുടെ ഭാര്യമാർ ഒന്നിച്ചു ചേർന്ന് തങ്ങൾക്ക് ചിലവിന് തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിനെത്തുടർന്ന് പല വചനങ്ങളും അവതരിച്ചതും മറ്റും സൂ: അഹ്സാബിൽ നാം വായിച്ചുവല്ലോ. ഇൗ സംഭവത്തിൽ തിരുമേനി തന്റെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്നൊരു കിംവദന്തി പരന്നു. ഇൗ വിവരം അറിയി ക്കുവാൻ ഒരാൾ രാത്രി ഉമർ (റ)ന്റെ വാതിൽക്കൽ വന്ന് മുട്ടുകയുണ്ടായി. ഗാൻ ( ) ഗോത്ര ക്കാർ മുസ്ലിംകളുമായി യുദ്ധത്തിനൊരുങ്ങിയിരിക്കുന്നുവെന്നൊരു ഊഹം നടന്നുകൊ ണ്ടിരിക്കുന്ന സന്ദർഭമായിരുന്നു അത്. ഉമർ പെട്ടെന്ന് ചോദിച്ചത്: "എന്താ, ഗാൻകാർ വന്നോ?!' എന്നായിരുന്നു. പ്രസ്തുത ആഗതൻ തിരുമേനിയുമായി കേവലം വിവാഹ ബന്ധമോ, കുടുംബബന്ധമോ ഇല്ലാത്ത അന്യനായ ഒരു അൻസ്വാരിയായിരുന്നു. എന്നിട്ടും അദ്ദേഹം ഉമറിനോട് പറഞ്ഞ മറുപടി നോക്കുക: "അല്ല; അതിനെക്കാൾ വമ്പിച്ചതും, നീണ്ടതു മായ ഒരു സംഭവം നടന്നിരിക്കുന്നു! തിരുമേനി അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നു!!' എന്നായിരുന്നു. ഇൗ മറുപടിയുടെ ആഴം ഒന്ന് പരിശോധിച്ച് നോക്കുക! നബി ˜ യുടെ ഭാര്യാബന്ധം ലഭിക്കുന്നതിലുള്ള ആഗ്രഹം കൊണ്ട് കമായ മറ്റേതെങ്കിലും സുഖസൗകര്യങ്ങളെ മോഹിച്ചുകൊണ്ടല്ലചില സ്ത്രീകൾ തങ്ങളെ വിവാഹം ചെയ്യണമെന്ന് തിരുമേനിയോട് കേണപേക്ഷിച്ചതും. സൂ: അഹ്സാബ് 50 ൽ വായിച്ചതുപോലെ, വിവാഹമൂല്യം (മഹ്ർ) കൂടാതെ അങ്ങിനെയുള്ളവരെ വിവാഹം ചെയ്തുകൊള്ളുവാൻ നബി ˜ യെ അല്ലാഹു അനുവദിച്ചതും അത് കൊണ്ടാണ്. "നിങ്ങൾക്ക് അല്ലാഹുവിനെയും റസൂലിനെയുമാണോ ഐഹിക സുഖമാണോ വേണ്ടത്?' എന്ന് ചോദിക്കപ്പെട്ടപ്പോൾ, ഒന്നൊഴിയാതെ ഓരോ ഭാര്യയും "ഞങ്ങൾക്ക് അല്ലാ ഹുവും റസൂലും മതി' എന്ന് ദൃഢസ്വരത്തിൽ ഉത്തരം നൽകിയതും, സൗദഃ (റ)യെ തിരു "എന്നെ പിരിച്ചു വിടരുതേ, അങ്ങയുടെ ഭാര്യയെന്ന പേരുമാത്രം നിലവിലുണ്ടായിക്കൊണ്ട് ജീവിച്ചാൽ മതി' എന്ന് സൗദഃ (റ) അപേക്ഷിച്ചതു മെല്ലാം ഇതേ കാരണം കൊണ്ട്തന്നെ. ഇത്പോലെ, ഇൗ വിഷയകമായി പലതും ഉദ് ധരിക്കുവാനുണ്ട്. ചുരുക്കത്തിൽ, നബി ˜ കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ കൂലങ്കശമായി പരി ശോധിക്കുന്നപക്ഷം, അവിടുന്ന് ഒമ്പതോ പത്തോ വിവാഹം ചെയ്തതിലല്ല ആശ്ചര്യം തോന്നുവാനവകാശം. നേരെമറിച്ച് അതിലും കൂടുതൽ വിവാഹം ചെയ്യാതിരുന്നതിലും, എനി പുതുതായി വിവാഹം ചെയ്യരുതെന്ന് (സൂ: അഹ്സാബ് 50 ൽ) അല്ലാഹു നിർദ്ദേശി അല്ലാഹുവിലും, റസൂലിലും, വിശ്വസിക്കുന്ന സത്യവിശ്വാസികളെക്കുറിച്ച് പറയുകയാണെങ്കിൽ, നബി ˜ നാലിലധികം ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ മനിലാക്കുക എന്ന ല്ലാതെ, അതിനെക്കുറിച്ച് അണുവോളം ആശയക്കുഴപ്പമോ, അതിന്റെ ന്യായതയിൽ സംശ യമോ ഉഗ്ഗവിക്കുക എന്ന പ്രശ്മമേ ഇല്ല. അല്ലാഹുവിനാണ് എല്ലാ വിധിവിലക്കുകളുടെയും പരമാധികാരം. അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ, വിരോധിക്കുകയോ തത്വങ്ങൾ ഗ്രഹിക്കുവാൻ വിമർശനമോ, ആശ യക്കുഴപ്പമോ ഉണ്ടാക്കുവാൻ നബിക്കുപോലും പാടില്ല; (സൂ: അഹ്സാബ് 50, 51, 52 എന്നീ ആയത്തുകളിലും മറ്റും അല്ലാഹു വ്യക്തമായ ഭാഷയിൽ അറിയിച്ച പരിധിക്കുള്ളിൽ ഒതുങ്ങി യതല്ലാത്ത ഒരൊറ്റ വിവാഹവും നബി ˜ ചെയ്തിട്ടില്ല. നായ മുഹമ്മദ് തിരുമേനി ˜ യെ പ്രത്യേകിച്ചുംമറ്റുള്ളവരെ അളക്കുന്ന മാനദണ്ഡം കൊണ്ട് അളക്കുവാൻ പാടില്ലാത്തതാണ്. എന്നൊക്കെ സത്യവിശ്വാസികൾക്കറിയാം. ഇതാ ണതിനുകാരണം. എനി, ഖദീജഃ (റ)ക്കുശേഷം നബി ˜ ചെയ്ത ഓരോ വിവാഹത്തെക്കു റിച്ചും ഒരു ലഘു വീക്ഷണം നടത്താം:- നബി തിരുമേനി ˜ യുടെ മറ്റ് വിവാഹങ്ങളും, അവയുടെ സന്ദർഭങ്ങളും. 1. സൌദഃ ( ) മക്കാമുശ്രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ അബിസീനിയയിലേക്ക് ഹിജ്റഃ പോയ സ്വഹാബികളിൽ ഒരാളായിരുന്നു സക്റാൻ ( ) അദ്ദേഹം സ്വപത്നിയും, പിതൃവ്യപുത്രിയുമായ സൗദഃ (റ)യെയും ഒന്നിച്ചുകൊണ്ടുപോയിരുന്നു. ആ മഹാൻ അവിടെവെച്ച് നിര്യാതനായി. ഖദീജഃ (റ)യുടെ നിര്യാണം കഴിഞ്ഞതിന്റെ അടുത്ത കാല ത്തായിരുന്നു അത്. അല്ലാഹു ഏകനാണെന്നും, മുഹമ്മദ് ˜ അവന്റെ ദൂതനാണെന്നും വിശ്വസിച്ച കാരണത്താൽ നാടും, വീടും, കുടുംബവും ത്യജിച്ചു സമുദ്രം കടന്നു ഭൂഖണ്ഡം താണ്ടി അപരിചിതമായ അബിസീനിയയിൽ ചെന്നു മരണം പ്രാപിച്ച ആ സ്വഹാബിയുടെ ദുഃഖിതയായ പത്നിയെസ്വകുടുംബത്തിന്റെ എതിർപ്പും പ്രതിഷേ ധവും വകവെക്കാതെ തന്റെ മതസംരക്ഷണാർത്ഥം നാടുവിട്ട് വിധവയും, ഉറ്റവരില്ലാത്തവളു മായിത്തീർന്ന സൗദഃ (റ)യെ -നബി ˜ വിവാഹം ചെയ്തു രക്ഷിച്ചു. പ്രസ്തുത രണ്ടു പേരോടുമുള്ള ധാർമികമായ കടമ നിർവഹിക്കുന്നതിന് പുറമെ അല്ലാഹുവോടുള്ള ഒരു കടമ നിർവഹിക്കലും കൂടിയായിരുന്നു അത്. തിരുമേനി അങ്ങനെ ചെയ്യാത്തപക്ഷം, ആ മഹതി തന്റെ കുടുംബത്തിന്റെ കഠിന പീഢനങ്ങൾക്ക് പാത്രമാകുമായിരുന്നു. മുമ്പ് നാം ചൂണ്ടി ക്കാട്ടിയത്പോലെ, തന്റെ ദിവസങ്ങൾ (റ)ക്ക് വിട്ടുകൊടുത്തുകൊണ്ട് നബി ˜ യുടെ നിലനിറുത്തിത്തന്നാൽ മതിയെന്നപേക്ഷിച്ചത് ഇൗ മഹതിയാ യിരുന്നു. ഹിജ്റഃ 54 ലാണ് ഇവരുടെ മരണം. 2. ( ) ഹിജ്റഃയുടെ രണ്ട് മൂന്ന് വർഷം മുമ്പാണ് (റ)യുടെ വിവാഹം. അവർക്ക് അന്ന് ഏറെക്കുറെ ആറുവയ് പ്രായമായിരുന്നു. ഹിജ്റഃക്ക് ശേഷം ഏതാണ്ട് രണ്ട് കൊല്ല ത്തോളം കഴിഞ്ഞാണ് വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേവലം ഒമ്പത് വയുകാരിയായ ആ ബാലികയെ കൂട്ടി അയച്ചപ്പോൾ അവരുടെ കളിക്കോപ്പും ഒന്നിച്ചു ണ്ടായിരുന്നു. തിരുമേനിയുടെ വീട്ടിൽ ചെന്നശേഷവും താൻ പെൺകുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നുവെന്ന് (റ) പ്രസ്താവിച്ചിട്ടുണ്ട്. (ബു; മു.) എല്ലാ ഭാര്യമാരിലും വെച്ച് തിരുമേനി ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഭാര്യ അവർതന്നെയായിരുന്നു. കന്യകാപ്രായത്തിൽ (റ)യെ അല്ലാതെ തിരു മേനി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. തിരുമേനിയുടെ വിയോഗവേളയിൽ അവർക്ക് ഏക ദേശം 18 വയുവരും. ഹിജ്റ 57 ലോ 58 ലോ ആയിരുന്നു (റ)യുടെ മരണം. സ്വഹാബികളിൽവെച്ച് നബി ˜ ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതനായിരുന്നു (റ)യുടെ പിതാവായ അബൂബക്ർസിദ്ദീക്വ് (റ). പുരുഷൻമാരിൽ ഒന്നാമതായി തിരുമേ നിയിൽ വിശ്വസിച്ച മഹാനും അദ്ദേഹം തന്നെ. ഇസ്ലാമിന് മുമ്പും അദ്ദേഹം തിരുമേനി യുടെ ഒരു അടുത്ത ചങ്ങാതിയായിരുന്നു. ഇൗ വസ്തുത സ്വഹാബികൾക്കിടയിൽ പ്രസ്താ വ്യവുമായിരുന്നു. അബൂബക്ർ (റ)ന്റെ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം ഹദീ ഥുകൾ കാണാം. ഒരിക്കൽ തിരുമേനി പറയുകയുണ്ടായി: "നമുക്ക് ഇങ്ങോട്ടൊരു ഉപകാരം ചെയ്തിട്ട് അതിന് നാം പ്രത്യുപകാരം ചെയ്യാത്തതായി അബൂബക്റിന്റെതല്ലാതെ മറ്റാ രുടെയും ബാക്കിയില്ല. അദ്ദേഹം ചെയ്ത ഉപകാരത്തിന് അല്ലാഹുതന്നെ ക്വിയാമത്തുനാ ളിൽ പ്രത്യുപകാരം നൽകുന്നതാണ്. അബൂബക്റിന്റെ ധനം എനിക്ക് ഉപകരിച്ചത്ര മറ്റാരു ടെതും ഉപകരിച്ചിട്ടില്ലസ്ലസ്ല' (തി.) മറ്റൊരിക്കൽ തിരുമേനി പറഞ്ഞു: "സഹവാസത്തിലും, ധന ത്തിലും മനുഷ്യരിൽവെച്ച് ഏറ്റവും വിശ്വസനീയമായ ആൾ അബൂബക്റാണ്' (ബു; മു.) ഇത്പോലെ വേറെയും ഹദീഥുകൾ കാണാം. ഇൗ നിലക്ക് അബൂബക്ർ (റ)ന്റെ മകളായ (റ)യെ തിരുമേനി വിവാഹം കഴി ച്ചതും, അവരെ കൂടുതൽ സ്നേഹിച്ചതും അദ്ദേഹത്തോടുള്ള സ്നേഹാധിക്യത്തിന്റെയും, നബി ˜ ക്കും ഇസ്ലാമിനുംവേണ്ടി അദ്ദേഹം ചെയ്ത ത്യാഗത്തിന്റെയും, സേവനത്തി ന്റെയും സ്വാഭാവികമായ ഒരു നന്ദിയത്രെ. അതിരിക്കട്ടെ, ഇൗ വിവാഹം മൂലം ഇസ്ലാമി നുണ്ടായ നേട്ടങ്ങളൊന്ന് ആലോചിച്ചുനോക്കുക: ഇസ്ലാമിക വിജ്ഞാന ഭണ്ഡാരത്തിൽ (റ)യുടെ മുതൽകൂട്ട് സുപ്രസിദ്ധമാണ്. വ്യാഖ്യാനരംഗത്തും, നബി വചനങ്ങളും ചര്യകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളുംമിക്കവാറും പുരു ഷൻമാരെക്കാളുംവമ്പിച്ച പങ്കാണ് അവർക്കുള്ളത്. ഗാർഹികജീവിതത്തിന്റെയും, ദാമ്പത്യ ജീവിതത്തിന്റെയും നാനാവശങ്ങളിലും (റ) വഴി സിദ്ധിച്ച അറിവുകൾ കുറ ച്ചൊന്നുമല്ല. സാഹിത്യം, പദ്യം, ചരിത്രം, വൈദ്യം, രാഷ്ട്രീയം തുടങ്ങിയ തുറകളിലും അവരുടെ പേരും പ്രശസ്തിയും പ്രസിദ്ധമാണ്. ഇസ്ലാമികചരിത്രം അറിയുന്നവർക്കെല്ലാം അറിയാവുന്നതാണിത്. മഹാനായ അബൂമൂസൽ (റ) പറയുകയാണ്: "റസൂൽ തിരുമേനിയുടെ സ്വഹാബികളായ ഞങ്ങൾക്ക് വല്ല വിഷയത്തിലും സംശയം നേരിടുമ്പോൾ അതിനെപ്പറ്റി (റ)യോട് ചോദിച്ചിട്ട് ഒരു സംഗതിയിലും ശരിക്ക് അറിവ് കിട്ടാതി രുന്നിട്ടില്ല.' (തി.) (റ)യുടെ വിവാഹത്തിൽ അന്തർഭവിച്ചിട്ടുള്ള യുക്തിരഹസ്യങ്ങൾ നിഷ്പക്ഷ ചിന്തകർക്ക് ഏതാണ്ട് മനിലാക്കാവുന്നതാണ്. "ഇതെല്ലാം പിന്നീട് സംഭവിച്ചു ഫലത്തിൽ വന്നതുശരി, വിവാഹവേളയിൽ ഇതൊന്നും പ്രതീക്ഷിക് കു വാനില്ലായിരുന്നുവല്ലോ, അന്ന് (റ) ഒരു കുട്ടിമാത്രമായിരുന്നുവല്ലോ' എന്ന് വല്ല വർക്കും തോന്നിയേക്കാം. വാസ്തവത്തിൽ, തികച്ചും ഇൗ ഉന്നത്തോടുകൂടിയും, പ്രതീക്ഷ യോടുകൂടിയും തന്നെയായിരുന്നു ഇൗ വിവാഹം. തിരുമേനിയുടെ ഇതരവിവാഹങ്ങ ളിൽ നിന്നും പലതരത്തിലും ഒറ്റപ്പെട്ട ഉദാഹരണം തന്നെയാണ് (റ)യുടെ വിവാ ഹം. ഇതിന് തെളിവുകൾ പലതും ഉദ്ധരിക്കുവാൻ സാധിക്കും. ദീർഘിച്ചുപോകുമെന്ന് കരുതി ഇമാംബുഖാരി (റ)യും, മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥ് മാത്രം ഉദ്ധരിക്കാം: (റ)യോട് നബി ˜ ഇപ്രകാരം പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു: "മൂന്ന് രാത്രികളിൽ എനിക്ക് നിന്നെ സ്വപ്നത്തിൽ കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു പട്ടിന്റെ കഷ്ണത്തിൽ മലക്ക് നിന്നെ (നിന്റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട് ഇത് താങ്കളുടെ ഭാര്യയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ തുറന്ന് നോക്കിയപ്പോൾ അത് (ആ ചിത്രം) നീ തന്നെയായിരുന്നു. ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെങ്കിൽ അവനത് നടപ്പിൽ വരുത്തിക്കൊള്ളും.' (ബു; മു.) നബി മാരുടെ സ്വപ്നം ദിവ്യസന്ദേശങ്ങളിൽപെട്ടതാണെന്നുള്ള കാര്യം പ്രസിദ്ധമാണല്ലോ. 3. ഹഫ്സ്വഃ ( ) അബൂബക്ർ (റ)നെ കഴിച്ചാൽ നബി ˜ പലനിലക്കും ബന്ധപ്പെട്ട ആൾ ഉമർ (റ) ത ന്നെയായിരുന്നു. അദ്ദേഹത്തിന്റെ മകളായ ഹഫ്സ്വഃ (റ)യുടെ ആദ്യ ഭർത്താവ് ഖുനൈസ് ( ) ആയിരുന്നു. ബദ്ർ യുദ്ധത്തിൽ പറ്റിയ പരിക്ക്മൂലം ഖുനൈസ് (റ) നിര്യാതനായി. ഇൗ അവസരത്തിലായിരുന്നു തിരുമേനിയുടെ പുത്രിയും, ഉഥ്മാൻ (റ)ന്റെ പത്നിയുമായിരുന്ന റുക്വിയ്യഃ (റ)യുടെയും മരണം സംഭവിച്ചത്. വിധവയായ മകളുടെ കാര്യത്തിൽ അത്യധികം ദുഃഖിതനായിരുന്ന ഉമർ (റ) തന്റെ മകളെ വിവാഹം ചെയ്താൽകൊള്ളാമെന്ന് ഉഥ്മാൻ (റ)നോട് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം അതിന് മുമ്പോട്ടുവന്നില്ല. ഉമർ (റ) വ്യസനസമേതം അബൂബക്ർ (റ)നെ സമീപിച്ച് വിവരം പറ ഞ്ഞു. അദ്ദേഹം അത് സമ്മതിച്ചേക്കുമെന്ന് അദ്ദേഹത്തിന് ആശയുണ്ടായിരുന്നു. എന്നാൽ, അബൂബക്ർ (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു. "ഉഥ്മാന് ഹഫ്സ്വഃയെക്കാൾ നല്ലൊരു ഭാര്യയും ഹഫ്സഃക്ക് ഉഥ്മാനെക്കാൾ നല്ലൊരു ഭർത്താവും കിട്ടിയെന്നുവരാം.' ഇൗ ദീർഘ ദൃഷ്ടി സാക്ഷാൽക്കരിക്കപ്പെടുകയും ചെയ്തു. ഉഥ്മാൻ (റ)ന് തിരുമേനിയുടെ മകൾ ഉമ്മു കുൽസൂമിനെ ( മ്മൾഷ്ടപ്പര )തിരുമേനി വിവാഹം ചെയ്തുകൊടുത്തു. ഹഫ്സ്വഃ (റ)യെ തിരുമേനിയും വിവാഹം കഴിച്ചു. ഇത്മൂലം ഉമർ (റ)ന്റെ വ്യസനത്തിന് പ്രതീക്ഷയിൽ കവിഞ്ഞ പരിഹാരം സിദ്ധിച്ചു. ഇസ്ലാമിന്വേണ്ടി ആത്മാർപ്പണം ചെയ്ത ഖുനൈസ് (റ) നോടുള്ള കടപ്പാട് നിർവഹിക്കപ്പെടുകയും, ഹഫ്സ്വഃ (റ) വൈവിധ്യത്തിൽനിന്ന് മോചിപ്പി ക്കപ്പെടുകയും ഉണ്ടായി. നമസ്കാരം, നോമ്പ് മുതലായ ആരാധനാകൃത്യങ്ങളിൽ മുഴുകി യിരുന്ന ഒരു മഹതിയായിരുന്നു ഹഫ്സ്വഃ (റ). തിരുമേനി ഒരിക്കൽ അവരെ വിവാഹമോ ചനം ചെയ്യുകയുണ്ടായെങ്കിലും, വീണ്ടും മടക്കി എടുക്കുകയാണ് ചെയ്തത്. ഇവരുടെ വിയോഗം ഹിജ്റഃ 45ലായിരുന്നു. 4. ഹിൻദ് എന്ന ഉമ്മുസലമഃ ( ) ഹിജ്റഃ മൂന്നാമത്തെയോ നാലാമത്തെയോ കൊല്ലത്തിലാണ് ഇവരുടെ വിവാഹം. ക്വുറൈശി ഗോത്രത്തിൽ മഖ്സൂമിശാഖക്കാരനായിരുന്ന അബൂസലമഃ (റ)യുടെ ഭാര്യയാ (റ). അദ്ദേഹം നബി തിരുമേനി ˜ യുടെ നേരെ അമ്മായിയുടെ പുത്രനും, മുലകുടി ബന്ധത്തിലുള്ള സഹോദരനും, മരണംവരെ തിരുമേനിയൊന്നിച്ച് എല്ലാ പ്രധാനരംഗങ്ങളിലും പങ്കെടുത്ത മഹാനുമായിരുന്നു. നാല് അനാഥകളെയും, വിധവ യായ മ്മുസലമഃ (റ)യെയും വിട്ടേച്ചുകൊണ്ട് അദ്ദേഹം ചരമമടഞ്ഞു. തിരുമേനി ആ കുടും ബത്തെ രക്ഷിക്കുവാൻ ഉദ്ദേശിച്ചു. ആ മഹതി പറഞ്ഞു: "ഞാനൊരു വൃദ്ധ! കുറെ അനാഥക ളുടെ മാതാവും!! അതോടുകൂടി ഞാനൊരു പരുഷസ്വഭാവക്കാരിയും!! തിരുമേനി മറു പടി പറഞ്ഞയച്ചു: "അനാഥകളെ ഞാനിങ്ങോട്ട് കൂട്ടിക്കൊണ്ടുപോന്നുകൊള്ളാം. നിന്റെ പുരു ഷസ്വഭാവം നീക്കിക്കളയുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം.' (വാർദ്ധക്യ ത്തെപ്പറ്റി ഒന്നും പ്രസ്താവിച്ചതുമില്ല.) ഇൗ വിവാഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ഉമ്മുസലമ (റ)യുടെ മരണം ഹിജ്റഃ 59 ലാണ്. മരിക്കുമ്പോൾ അവർ വളരെ വയുചെന്ന ഒരു വൃദ്ധയായിരുന്നു. 5. സൈനബ് ( ) ഹിജ്റഃ 5-ാം കൊല്ലത്തിൽ നടന്ന സൈനബ് (റ)യുടെ വിവാഹത്തെയും, അതിന്റെ സന്ദർഭത്തെയും, അതിലടങ്ങിയ ഉദ്ദേശ്യങ്ങളെയും കുറിച്ച് സൂ: അഹ്സാബിൽ അല്ലാഹു തന്നെ വിവരിച്ചതാണ്. അതിന്റെ അത്യാവശ്യ വിശദീകരണങ്ങളും നാം കണ്ടു. ക്വുറൈശീഗോത്രക്കാരിയും, തിരുമേനിയുടെ അമ്മായിയുടെ മകളുമായിരുന്ന സൈനബ് (റ)യെ ആദ്യം തിരുമേനിയുടെ പോറ്റുമകനും, അടിമത്തത്തിൽ നിന്ന് തിരുമേനി മോചി പ്പിച്ച ആളുമായ സൈദ് (റ) വിവാഹം ചെയ്തു. വിവാഹലോചന നടന്നപ്പോൾ തന്നെ സൈനബും കുടുംബവും ആ വിവാഹത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, അല്ലാഹുവും, പ്രത്യേക ലക്ഷ്യം നിമിത്തംതീർച്ചപ്പെടുത്തിയ കാര്യ മെന്ന നിലക്ക് അവരത് സമ്മതിക്കയും ചെയ്തു. കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്ലാമിൽ വിലയില്ലെന്ന് റസൂൽ തിരുമേനി ˜ യുടെ സ്വന്തക്കാർ മുഖേനത്തന്നെ തെളി യിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു. പിന്നീട് സൈദും (റ) സൈനബ് (റ)മായി സ്വഭാവത്തിൽ പൊരുത്തപ്പെടാതെ വന്നപ്പോൾ സൈദ് (റ) അവരെ വിവാഹ മോചനം ചെയ്തു. പോറ്റുമക്കളെ എല്ലാനിലക്കും യഥാർത്ഥമക്കളെപ്പോലെ ഗണിച്ചുവന്നി രുന്ന ജാഹിലിയ്യാ പാരമ്പര്യ സമ്പ്രദായം നിറുത്തൽ ചെയ്തതോടെ, അതിന് പ്രവർത്തനരൂപേണ മാതൃക കൽപനപ്രകാരംതിരു മേനി സൈനബ (റ)യെ വിവാഹം കഴിച്ചു. ഇതാണ് സംഭവത്തിന്റെ ചുരുക്കം. "സൈനബിനെക്കാൾ മതകാര്യത്തിൽ നല്ലവളും, അല്ലാഹുവിനെ ഭയപ്പെടുന്നവളും, വർത്ത മാനത്തിൽ സത്യം പാലിക്കുന്നവളും, കുടുംബബന്ധം പാലിക്കുന്നവളും, വലിയ ദാനധർമ ങ്ങൾ ചെയ്യുന്നവളും, അല്ലാഹുവിനെ ഉദ്ദേശിച്ചുള്ള പുണ്യകർമങ്ങളിലും ദാനധർമങ്ങളിലും ശരീരം മുഷിഞ്ഞിറങ്ങുന്നവളും സ്ത്രീകളിൽ വേറെ ഉണ്ടായിരുന്നില്ല' എന്ന് (റ) അവരെപ്പറ്റി പ്രശംസിച്ചു പറഞ്ഞതായിക്കാണാം. ഹിജ്റഃ 20 ലോ 21 ലോ ആയിരുന്നു അവ രുടെ മരണം. നബി ˜ യുടെ പത്നിമാരിൽ ആദ്യം മരണപ്പെട്ടത് സൈനബ (റ)യാണ്. 6. ജുവൈരിയഃ ( ) ഹിജ്റഃ 5-ാം കൊല്ലത്തിൽതന്നെയാണ് നബി ˜ ജുവൈരിയഃ (റ)യെ വിവാഹം കഴിച്ചത്. ബനൂമുസ്ത്വലക്വ് ഗോത്രത്തിലെ നേതാവും, പ്രമാണിയുമായിരുന്ന ഹാരിഥി ( )ന്റെ ഭാര്യയായിരുന്നു ഇവർ. വമ്പിച്ച ഒരു സേനയുമായി ഇയാൾ നബി ˜ യുടെ നേരെ പടയെടുത്തു. ( ) എന്നിടത്തുവെച്ച് മുസ്ലിംകൾ അതിനെ നേരിട്ടു. തിരുമേനി അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവർ ക്ഷണം നിര നടത്തി. യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തു. ഇൗ യുദ്ധത്തിൽ ബന്ധന സ്ഥരായവരുടെ കൂട്ടത്തിൽ ജുവൈരിയഃ (റ)യും ഉൾപ്പെട്ടിരുന്നു. ഥാബിത്ത് ( )ന്റെ ഓഹരിയിലാണ് ഇവർ അകപ്പെട്ടത്. ഏഴ് "ഊക്വിയഃ' ( ) സ്വർണം പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ഥാബിത്ത് (റ) അവരെ മോചിപ്പിച്ചുവിടാൻ തീരുമാനിച്ചു. എന്നാൽ പ്രസ്തുതമോചനമൂല്യം കൊടുക്കുന്നതിൽ തന്നെ സഹായിക്കണമെന്നപേക്ഷിക്കു വാൻ ജുവൈരിയഃ (റ)കണ്ടുപിടിച്ചത് തിരുമേനിയെയായിരുന്നു. അവർ തിരുമേനിയുടെ അടുക്കൽ ചെന്നു തന്റെ കുലമാഹാത്മ്യവും മറ്റും ഉണർത്തിക്കൊണ്ട് സഹായമർത്ഥിച്ചു. അതെല്ലാം കണക്കിലെടുത്തുകൊണ്ട് അവരുടെ അപേക്ഷ തിരുമേനി സ്വീകരിക്കുകയും, സംഖ്യ നികത്തിക്കൊടുക്കുകയും ചെയ്തു. അവരുടെയും, അവരുടെ കുടുംബത്തിന്റെയും മാന്യതയും, യശും പൂർവ്വാധികം ശോഭിക്കുമാറ് തിരുമേനി പിന്നീടവരെ വിവാഹം ചെയ്കയും ചെയ്തു. ഉടനെത്തന്നെ അതിന്റെ ഫലം സംഭവിച്ചത് നോക്കുക!- ഇൗ വിവാഹത്തോടുകൂടി തിരുമേനിയുടെ ബന്ധുക്കളായിത്തീർന്ന മുസ്ത്വലക്വ് ഗോത്ര ക്കാരിൽനിന്ന് യുദ്ധത്തിൽ ബന്ധനത്തിലാക്കപ്പെടുകയും, പടയാളികൾക്കിടയിൽ വിഹിതം ചെയ്യ പ്പെടുകയും ചെയ്തിരുന്ന സ്വതന്ത്ര രാക്കി വിട്ടുകൊടുത്തു. തിരുമേനിയോട് വിവാഹബന്ധമുള്ള ഒരു കുടുംബത്തിലെ അംഗ ങ്ങളെ അധീനത്തിൽ വെക്കുവാൻ അവർ ഇഷ്ടപ്പെട്ടില്ല. മാത്രമോ? മുസ്ത്വലക്വ് ഗോത്രം സന്തോഷാധിക്യത്താൽ അല്ലാഹുവിന് നന്ദിയായി ഒന്നടങ്കം ഇസ്ലാമിനെ അംഗീകരിക്കു കയും ചെയ്തു! 7. റംലഃ എന്ന ഉമ്മുഹബീബഃ ( ) ക്വുറൈശീ അറബികളിൽ അബൂസുഫ്യാൻ (റ)നുണ്ടായിരുന്ന സ്ഥാനമാനങ്ങളും മക്കഃ വിജയത്തിൽ അദ്ദേഹം മുസ്ലിമായിത്തീരുന്നത്വരെ നബി ˜ ക്കും, മുസ്ലിംകൾക്കും എതി രിലുണ്ടായിട്ടുള്ള ആക്രമണങ്ങളിൽ അദ്ദേഹം വഹിച്ച പങ്കുകളും ചരിത്രപ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ മകളായ ഉമ്മുഹബീബഃ (റ) നേരത്തെ ഇസ്ലാമിനെ അംഗീകരിച്ചവരിൽ ഉൾപ്പെടുന്നു. ആദ്യഭർത്താവായിരുന്ന ഉബൈദുല്ലാഹിബ്നുൽ ജഹ്ശീ എന്ന ആളുടെ ഒന്നിച്ച് അവരും അബീസീനിയയിലേക്കുള്ള രണ്ടാമത്തെ ഹിജ്റഃയിൽ പങ്കെടുത്തിരുന്നു. ഉബൈദുല്ല അബീസീനിയയിൽ ചെന്നശേഷം ക്രിസ്തീ യമതം സ്വീകരിക്കയാണുണ്ടായത്. റംലഃ (റ)യാകട്ടെ, തന്റെ അശരണതയും, വിഷമങ്ങളും അവഗണിച്ചുകൊണ്ട് ഇസ്ലാമിൽ തന്നെ ഉറച്ചുനിന്നു. ഹബീബഃ എന്ന് പേരായ ഒരു കുട്ടിയും അവർക്കുണ്ടായിരുന്നു. കുട്ടിയുടെ പേരോട് ചേർത്താണ് അവർ ഉമ്മുഹബീബഃ (ഹബീബഃയുടെ ഉമ്മ) എന്ന് വിളിക്കപ്പെടുന്നത്. ഇസ്ലാമിന്റെ ശത്രുക്കളുടെ റ്റത്തെ നേതൃത്വം കയ്യാളുന്ന മാതാപിതാക്കളെയും, കുടുംബത്തെയുമെല്ലാം ഉപേക്ഷിച്ചു -തൗഹീദിന്റെ വിശ്വാസം നിലനിറുത്തുവാനായിതന്റെ ഏകാവലംബമായ ഭർത്താ വൊന്നിച്ചു കടൽതാണ്ടി വിദൂരപ്രദേശത്തേക്ക് കടന്നുപോയിക്കഴിഞ്ഞശേഷം, ഭർത്താവ് തന്റെ കഠിനശത്രുവായി മാറിക്കഴിഞ്ഞാൽ പിന്നെ, അബലയായ ആ സ്ത്രീരത്നത്തിന്റെ കഥയെ ന്തായിരിക്കും?! കയ്യിലൊരു കുഞ്ഞും! ആ നാട്ടിലെ നിവാസികളാകട്ടെ, ക്രിസ്ത്യാനികളും! അബീസീനിയാ ചക്രവർത്തിയായ നജ്ജാശീ (നെഗാശീ)യെ ഇസ്ലാമിലേക്ക് ക്ഷണി ച്ചുകൊണ്ടുള്ള കത്തുമായി നബി ˜ ദൂതനെ അയച്ചിരുന്നു. നജ്ജാശീ മുസ്ലിമാകുകയും ചെയ്തു. അദ്ദേഹം തിരുമേനിക്ക്വേണ്ടി ഉമ്മുഹബീബഃക്ക് 400 ദീനാർ (പൊൻ ( സുമാർ 10 ഉറുപ്പികത്തൂക്കത്തിലധികം വരുന്ന ഒരു പലം. അഥവാ 40 ദിർഹം. നൽകിക്കൊണ്ടും -ഉഥ്മാൻ (റ)ന്റെ സാന്നിദ്ധ്യത്തിലും -നബി ˜ ക്കുവേണ്ടി അവരുടെ വിവാഹകർമം നടത്തപ്പെട്ടു. (ആ ഹിജ്റഃയിൽ ഉഥ്മാനും(റ) പങ്കെടുത്തിരു ന്നു.) തിരുമേനിയുടെ ആവശ്യപ്രകാരം ശുറഹ്ബീലുബ്നുഹസനഃ ( )യുടെ കൂടെ ഉമ്മു ഹബീബഃ (റ) തിരുമേനിയുടെ അടുക്കലേക്ക് മടങ്ങു കയും ചെയ്തു. മിക്കവാറും ഹിജ്റഃ 6-ാം കൊല്ലത്തിലാണ് ഇൗ സംഭവം. ഹിജ്റഃ വർഷം ൽ അവർ ഇഹലോകവാസം വെടിഞ്ഞു. 8. സഫിയ്യഃ ( ) ഹിജ്റഃ 7-ാം കൊല്ലത്തിൽ നബി ˜ സ്വഫിയ്യഃ (റ)യെ വിവാഹം ചെയ്തു. ല്യരായ യഹൂദികളുടെ ഒരു നേതാവും, നദ്വീർ ( ) ഗോത്രത്തിന്റെ തലവനുമായി രുന്നു സ്വഫിയ്യഃ (റ)യുടെ പിതാവായ ഹുയയ്യ. അഹ്സാബ് യുദ്ധത്തിലും മറ്റും ഇസ്ലാമി നെതിരായ രംഗങ്ങളിൽ ഹുയയ്യിന്റെ പങ്ക് പ്രസ്താവ്യമത്രെ. സ്വഫിയ്യഃ (റ)യുടെ മുൻഭർത്താ വായിരുന്ന കിനാനഃ ( ) ഖൈബർയുദ്ധത്തിൽ കൊല്ലപ്പെടുകയും, സ്വഫിയ്യഃ (റ) ചിറ പിടിക്കപ്പെടുകയും ചെയ്തു. ഒരു വമ്പിച്ച ഗോത്രത്തിന്റെ തലവനും, ഒരു സമുദായത്തിലെ നേതാവുമായ ഒരാളുടെ വിധവയായിത്തീർന്ന മകൾക്ക് അടിമത്ത ജീവിതം എത്രമാത്രം വേദനാജനകമായിരിക്കുമെന്ന് പറയേണ്ടതില്ല. തിരുമേനി അവരെ വിവാഹം കഴിക്കുകയും ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥരായവരെ ഓഹരിചെയ്തകൂട്ടത്തിൽ, സ്വഫിയ്യഃ (റ) ദഹ്യത്തുൽകൽബീ (റ) എന്ന സ്വഹാബിയുടെ ഓഹരിയിൽപെട്ടിരുന്നുവെന്നും, തിരു മേനി അവരെ ദഹ്യത്തിന്റെ പക്കൽനിന്ന് വിലകൊടുത്തുമേടിച്ചാണ് "ഇത്ക്വ്' (അടിമത്ത മോചനം) നൽകി വിവാഹം ചെയ്തെന്നും പറയപ്പെട്ടിട്ടുണ്ട്. ഏതായാലും ഇൗ വിവാഹം നദ്വീർഗോത്രം ഇസ്ലാമിനെ അംഗീകരിക്കുവാൻ കാരണമായിത്തീർന്നു. 9. മൈമൂനഃ ( ) നബി ˜ യുടെ അവസാനത്തെ ഭാര്യയായ മൈമൂനഃ (റ)യുടെ വിവാഹം ഹിജ്റഃ ഏഴാംകൊല്ലത്തിൽ നടന്നു. അവർക്ക് അന്ന് 50ഓളം വയുവരും. ഇവരുടെ സഹോദരി യായ ലുബാബഃ ( )യാണ് "അല്ലാഹുവിന്റെ വാൾ' ( ) എന്ന കീർത്തിമുദ്ര ലഭിച്ച ഖാലിദുബ്നുൽ വലീദ് (റ)ന്റെ മാതാവ്. ഇദ്ദേഹത്തിന്റെ വിശ്വാസത്തിന് ഇൗ വിവാഹം കാരണമായിട്ടുണ്ട്. ആദ്യം ഒരു ഭർത്താവ് അവരെ വിവാഹം ചെയ്ത് മോചി പ്പിച്ചിരുന്നു. പിന്നീട് അബൂറഹ്മ് എന്ന മറ്റൊരാൾ വിവാഹം ചെയ്തു. അയാൾ മരിക്കയും ചെയ്തു. ഇൗ വിവാഹംമൂലം മൈമൂനഃ (റഃ)യുടെ കുടുംബങ്ങൾക്ക് വളരെയധികം ഗുണം കൈവന്നിട്ടുണ്ട്. അവരുടെ അതിദയനീയമായ ദാരിദ്യ്രവും, പട്ടിണിയും അവസാനിക്കു വാനും, മുസ്ലിംകളെക്കുറിച്ചുണ്ടായിരുന്ന അവരുടെ അപാരമായ ഭീതിനീങ്ങുവാനും ഇത് കാരണമായി. മറ്റ് ചില വിവാഹങ്ങൾ നബി തിരുമേനി ˜ ചരമം പ്രാപിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ഒമ്പത് ഭാര്യമാ രുടെ വിവാഹത്തെക്കുറിച്ചാണ് മുകളിൽ നാം പ്രസ്താവിച്ചത്. മറ്റൊരു ഭാര്യയും "സാധുക്ക ളുടെ ഉമ്മ' ( ) എന്ന പേരിൽ അറിയപ്പെട്ടിരുന്നവരുമായ സൈനബ് ( )യും, വേറൊരു ഭാര്യയായിരുന്ന ഖൗലഃ ( )യും തിരു മേനിയുടെ മരണത്തിന് മുമ്പ് തന്നെ ചരമമടഞ്ഞിരുന്നു. സൂ: അഹ്സാബ് 50-ാം വചന ത്തിൽ പ്രസ്താവിച്ചപ്രകാരം നബി ˜ തിരമേനിക്ക് സ്വന്തം ദേഹങ്ങളെ ദാനം ചെയ്തവ മേൽ വിവരിച്ച ഏതൊരു വിവാഹത്തെ എടുത്തുനോക്കിയാലും, അത് നബി തിരു മേനി ˜ ദാമ്പത്യസുഖത്തിലുള്ള താൽപര്യത്തിൽനിന്ന് ഉളവായതായിരുന്നുവെന്ന് വക്ര വീക്ഷണഗതിയില്ലാത്ത ഒരാൾക്കും പറയുവാൻ സാധ്യമല്ല. സ്ലാമിന്മുമ്പും, അതിന്റെ ആദ്യഘട്ടങ്ങളിലും ഒരാൾക്ക് ഇത്ര ഭാര്യമാരേ ഉണ്ടായിരിക്കുവാൻ പാടുള്ളൂവെന്ന് നിയമമു ണ്ടായിരുന്നില്ല. 3 ൽ) അത് നാലുവരെയാക്കി ചുരുക്കുകയുണ്ടാ യി, (സൂ: അഹ്സാബ് 51 ൽ) തിരുമേനി ഉദ്ദേശിക്കുന്ന ഭാര്യമാരെ സ്വീകരിക്കുവാനും, ഉദ്ദേ ശിക്കുന്നവരെ ഒഴിവാക്കുവാനും അല്ലാഹു സമ്മതം നൽകുകയും ചെയ്തു. അതേ സമയത്ത് തിരുമേനിയുടെ നിലവിലുള്ള ഭാര്യമാർക്ക് പുറമെ പുതുതായി വിവാഹം ചെയ്യുന്നതും, അവരെ വിട്ട് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും, നബി ˜ ശേഷം അവി ടുത്തെ ഭാര്യമാരെ മറ്റൊരാൾ വിവാഹം ചെയ്യുന്നതും അല്ലാഹു (സൂ: അഹ്സാബ് 52- 53 ൽ) വിരോധിക്കുകയും ചെയ്തു. അപ്പോൾ, നിലവിലുള്ള ഒമ്പത് പേരിൽ നാലുപേരൊഴിച്ച് ബാക്കിയുള്ളവരെ വേർപെടുത്തുക എന്ന് വെച്ചാലത്തെ സ്ഥിതി എന്തായിരിക്കും? ഇവരിൽ ഏതെ ങ്കിലും അഞ്ചുപേരെ വിവാഹം ചെയ്ത പരി തഃസ്ഥിതിയും, ഉദ്ദേശ്യവും, ഇസ്ലാമിന് അത്മൂലമുണ്ടായ നേട്ടവുമെല്ലാം വിലയിരുത്തു ഭവിഷ്യത്ത് എത്രമാത്രം വമ്പിച്ചതായിരിക്കുമെന്ന് ആലോചിച്ചുനോ ക്കുക! അറേബ്യയിൽ അത്മൂലം സംഭവിക്കാനിരിക്കുന്ന കോളിളക്കം എത്ര ഭയങ്കരമായിരിക്കും?!! തങ്ങളുടെ ഐഹികമായ യാതൊരു താൽപര്യത്തെയും വകവെക്കാതെ, മിക്കവാറും അർദ്ധപട്ടിണികൊണ്ട് തൃപ്തിയടഞ്ഞു റസൂൽ തിരുമേനിയോടൊപ്പെ ജീവിക്കുവാനും, അല്ലാ ഹുവിന്റെയും റസൂലിന്റെയും പ്രീതിമാത്രം സമ്പാദിക്കുവാനും ദൃഢപ്രതിജ്ഞ ചെയ്തവരാ ണല്ലോ ഇൗ ഓരോ ഭാര്യയും. ഇവരിൽ ആരെയെങ്കിലും പിരിച്ചുവിട്ടേക്കുന്നത് എത്രമേൽ അന്യായമായിരിക്കും?! ഒരുനിലക്കും തിരുമേനിയെ പിരിഞ്ഞുപോകാൻ ഇഷ്ടപ്പെടാത്തത് കൊ ണ്ടാണല്ലോ സൗദഃ (റ) തന്റെ ദിവസങ്ങൾ (റ)ക്ക് വിട്ടുകൊടുത്തുകൊണ്ട് തിരു മേനിയുടെ ഭാര്യാപദം മുറിച്ചുകളയാതിരിക്കുവാൻ അപേക്ഷിച്ചതും. എല്ലാ ഭാര്യമാരും ഒന്നിച്ചുചേർന്ന് തിരുമേനിയോട് ചിലവിനാവശ്യപ്പെട്ട സംഭവത്തിൽ- (സൂ: അഹ്സാ ബിലെ 28-ാം വചനം അവതരിച്ച അവസരത്തിൽ)- ഒരു തീരുമാനമെടുക്കുന്നത് മാതാപി താക്കളോട് ആലോചിച്ചു ചെയ്താൽ മതിയെന്ന് തിരുമേനി പറഞ്ഞപ്പോൾ, കേവലം ബാലി കപ്രായം വിട്ടുമാറിയിട്ടില്ലാത്ത (റ) അതിന് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: "അങ്ങയുടെ കാര്യത്തിലാണോ ഞാൻ മാതാപിതാക്കളോട് ആലോചന നടത്തുന്നത്?!' നബി തിരുമേനി ˜ യുടെ വിവാഹങ്ങളെല്ലാംതന്നെ, നാല് ഭാര്യമാരിലധികം പാടി ല്ലെന്ന നിയമം വരുന്നതിന് മുമ്പായിരിക്കാനും സാധ്യത കാണുന്നു. ഏതായാലും അങ്ങ നെയല്ലെന്നുള്ളതിന് തക്ക തെളിവുകളില്ല. എന്നാലും, ആ നിയമം വന്നപ്പോൾ എന്തുകൊണ്ട് നാലാളൊഴിച്ച് മറ്റുള്ളവരെ പിരിച്ചുവിട്ടില്ല? എന്ന് ചോദിക്കുന്നവർ, അവരെ പിരിച്ചുവിട്ടാലു ണ്ടാകുന്ന ഉപരിസൂചിതങ്ങളായ ഭവിഷ്യത്തുകൾക്ക് പുറമെ വേറെ ചില സംഗതികളും ഓർക്കേണ്ടതായുണ്ട്: ചില ആളുകൾ ഇസ്ലാമിൽ വന്നപ്പോൾ അവർക്ക് നിലവിലുണ്ടായി രുന്ന നാലിലധികം ഭാര്യമാരിൽ നാലുപേരെമാത്രം തിരഞ്ഞെടുത്തു മറ്റുള്ളവരെ പിരിച്ചുവി ടുവാൻ കൽപിക്കപ്പെട്ടത് ശരിതന്നെ. പക്ഷേ, അവർ ഇസ്ലാമിൽ വന്നത് നാല് ഭാര്യമാ രുടെ നിയമം അവതരിച്ചശേഷമായിരുന്നുവെന്നും, അവർ ഇസ്ലാമിൽ വന്നതുമുതൽ ആ നിയമം അനുസരിക്കുവാൻ ബാധ്യസ്ഥരായെന്നും വ്യക്തമാണ്. ആ നിയമം അവതരിക്കുന്ന തിന് മുമ്പ് ഇസ്ലാമിൽ വന്നിട്ടുള്ള ആരോടും തന്റെ ഭാര്യമാരിൽ നാലാളൊഴിച്ച് ബാക്കിയു ള്ളവരെ പിരിച്ചുവിടാൻ കൽപിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല. നാലിലധികം ഭാര്യമാരു വളരെ അപൂർവ്വമൊന്നും അല്ലായിരുന്നുതാനും. എന്നി രിക്കെ, നബി ˜ മാത്രം നാലിലധികം ഭാര്യമാരെ വെച്ചുകൊണ്ടായിരുന്നുവെന്ന് പറയു വാൻ ന്യായമില്ല. മേൽവിവരിച്ചതിൽനിന്ന് നബി തിരുമേനി ˜ ഒരു കാമാസക് തനോ, വിവാഹപ്രിയനോ ആയിരുന്നില്ലെന്നും, തിരുമേനിയുടെ ഓരോ വിവാഹം പരിശോധിച്ചാലും അതിൽ മഹ ത്തായ ചില ഉദ്ദേശ്യങ്ങൾ അടിങ്ങിയിരുന്നുവെന്നും, ഏതെങ്കിലും നിയമ നിർദ്ദേശത്തിന് വിരുദ്ധമായി തിരുമേനി യാതൊന്നും ചെയ്തിട്ടില്ലെന്നും നല്ലപോലെ വ്യക്ത മാണ്. ഇതരമുസ്ലിംകൾക്ക് അനുവദിക്കപ്പെടാത്ത വല്ല ആനുകൂല്യവും അവിടുന്ന് ഉപയോ ഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് അല്ലാഹു തിരുമേനിക്ക് പ്രത്യേകം അനുവദിച്ചുകൊടു ത്തതുകൊണ്ടാണെന്നും, അതിൽ ചില പ്രത്യേക യുക്തി രഹസ്യങ്ങൾ അടങ്ങിയതുകൊ ണ്ടാണെന്നും, പ്രവാചകൻമാരെ മറ്റുള്ളവരുടെ വെച്ച് അളക്കുവാൻ പാടി ല്ലെന്നുംകൂടി നാം മനിലാക്കേണ്ടതാകുന്നു. അല്ലാഹു നമുക്ക് സൽബുദ്ധിയും നേർമാർഗവും തന്നനുഗ്രഹിക്കട്ടെ. ആമീൻ. അടിമത്തം ഇസ്ലാമിൽ ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങൾക്കും, പല ആശയക്കുഴപ്പങ്ങൾക്കും കാരണമായ ഒന്നാണ്, അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരി ക്കുന്നുവെന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കൾ അതിനെതിരിൽ ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്വത്തിനും, സംസ്കാരത്തിനും യോജിച്ചതല്ലെന്ന് പ്രത്യക്ഷത്തിൽ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരിൽ ന്യായം കാണുവാൻ മിക്കവർക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംകൾക്കിടയിൽതന്നെചില പണ്ഡിതൻമാർക്ക് വിഷയത്തിൽ ആശ യക്കുഴപ്പമുണ്ടായിട്ടുണ്ട്. അങ്ങനെ, ഒരു ആരോപണത്തിൽനിന്ന് ഇസ്ലാമിനെ രക്ഷിക്കുവാൻവേ അംഗീകരിക്കുന്ന തരത്തിലുള്ള വാക്യങ്ങളെയും, നബിച ര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും, ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങ ളെയും, ചരിത്ര ലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിർന്നു. മറ്റ് ചിലർ ആരോപണ ങ്ങൾക്ക് മറുപടി പറയുവാൻ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്: ഇസ്ലാമിന് മുമ്പ് അറബികൾക്കിടയിൽ അടിമ സമ്പ്രദായം സർവ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തിൽ അറേബ്യയിൽ ധാരാളം അടിമകൾ ശേഷിപ്പുണ്ടായിരുന്നു. മറ്റും അവരെക്കുറിച്ച് പലതും പ്രസ്താവിക്കുകയും, നിർദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷേ, ഇസ്ലാമിക വ്യവസ്ഥയിൽ അടിമകൾ അവസാനിക്കുന്ന ത് വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും, നിർദ്ദേശങ്ങളുമെല്ലാം. നബി തിരു മേനി ˜ യുടെ കാലം അവസാനിക്കുമ്പോഴേക്ക് -അല്ലെങ്കിൽ ഉമർ (റ)ന്റെ ഖിലാഫത്ത് കാലത്ത്മുസ്ലിം സമുദായത്തിൽ അടിമകൾ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടി മകളുടെ "സ്റ്റോക്ക് തീർന്നുപോയി'. ഇസ്ലാമിൽ അടിമത്തത്തിന് യാതൊരു പഴുതുമില്ലാ ത്തത് കൊണ്ട് പിന്നീട് രംഗത്ത് വന്നിട്ടുള്ള അടിമകൾ ഒന്നൊഴിയാതെമുഴുവനുംനിയമ വിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവരാകുന്നു. മേൽപറഞ്ഞ യാഥാർത്ഥ്യങ്ങൾ മനിലാക്കാ തെ, മുസ്ലിംകൾ പൊതുവിൽ ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരി ച്ചിരിക്കുകയാണ്. അല്ലെങ്കിൽ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായ ത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകൾ സ്ഥാപിക്കുവാനും, എതിരായ തെളി ഇവരും ശ്രമം നടത്തുമെന്ന് പറയേണ്ടതില്ല. എത്രതന്നെ സാഹസപ്പെട്ടാലും ബുദ്ധിമാൻമാരായ സത്യാന്വേഷികളുടെ അടുക്കൽ ഇവരുടെ മറുപടികൾ പ്രശ്നത്തിന് പൂർണമായ പരിഹാരം നൽകുന്നില്ല. കാരണം, ക്വുർ ആൻ വാക്യങ്ങൾക്കും, നബി വാക്യങ്ങൾക്കും ഏത് വിധേന വ്യാഖ്യാനം നൽകിയാലും അടി മകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചി ട്ടുണ്ടെന്ന യാഥാർത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതായി കാണാം. യുക്തിവാദ ങ്ങളും, നവീകരണസംരംഭങ്ങളും ഒതുക്കിനിറുത്തി തുറന്നതും നിഷ്പക്ഷവുമായ ഹൃദ യത്തോടുകൂടി ഇസ്ലാമിക പ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാൻ ഇവർക്ക് കഴിയാതെ വന്നിരിക്കയാണ്. അടിമകളെ സംബന്ധിച്ച് നബിവാക്യ ങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിർദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്ന് പറയുവാൻ മനാക്ഷി സമ്മതിക്കുമോ?!. ഇൗ പ്രശ്നത്തിന് മറുപടി പറയുമ്പോൾ, ഓരോ വാദവും അതിന്റെ മറുപടിയും, മറു പടിക്കുള്ള രേഖയും നിരത്തിവെച്ച് പരിശോധിക്കുന്നതിനെക്കാൾ ഭേദം, ഇസ്ലാമിലെ അടിമ ത്തത്തെ ചോദ്യം ചെയ്യുവാൻ ഇടയാക്കിയ സാക്ഷാൽ കാരണം എന്താണെന്നും, അതിൽ ഇസ്ലാമിന്റെ വീക്ഷണഗതി എന്താണെന്നും പരിശോധിക്കുന്നതായിരിക്കും. ഇൗ അടിസ്ഥാനം തിട്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ, വിശദാംശങ്ങളിൽ ഉണ്ടായേക്കുന്ന അഭിപ്രായഭിന്നിപ്പുകൾ രവും, വിട്ടുവീഴ്ചക്ക് വിഷമമില്ലാത്തവയുമായിരിക്കും. ഇൗസാനബി (അ) വരെയുള്ള എല്ലാ പ്രവാചകൻമാർ മുഖേനയും അല്ലാഹുവിനാൽ വാഗ്ദാനം ചെയ്യപ്പെട്ട ഒരു ധാർമിക വ്യവസ്ഥ ഇവിടെ നടപ്പാക്കുകയാണ് മുഹമ്മദ് നബി തിരുമേനി ˜ വഴി അല്ലാഹു ചെയ്തിരിക്കുന്നത്. സാർവ്വലൗകികമായ ആ വ്യവസ്ഥയുടെ പ്രബോധകനും, അതിന്റെതായ ഒരു ഭരണകൂടത്തിന്റെ സ്ഥാപകനുമാണ് നബി തിരുമേനി ˜ . ഭൗതികമായ ഭരണവ്യവസ്ഥകൾ അതുമായി താത്വികമായിത്തന്നെ പൊരുത്തമില്ലാ ത്തതാകുന്നു. ഭൗതിക താൽപര്യങ്ങളെ ആസ്പദമാക്കിയുള്ള നിയമ നടപടികളും, അവ കാശ ബാധ്യതകളുമായിരിക്കും അവരുടെ ലക്ഷ്യം. അതിനപ്പുറമുള്ള ധാർമികമോ, പാര ത്രികമോ ആയ കാര്യങ്ങളൊന്നും അവയ്ക്ക് ചിന്താവിഷയങ്ങളല്ല. പോരാ, അത്തരം കാര്യ ങ്ങൾ പരിഗണിക്കപ്പെടുന്നത് പോലും അവയുടെ ദൃഷ്ടിയിൽ "പിൻതിരിപ്പനോ', "പഴഞ്ചനോ' ആയിരിക്കും. ഇന്നത്തെ ഭാഷയിൽ "ഏറ്റവും പുരോഗമിച്ച' രാഷ്ട്രങ്ങളിൽ ആ പരിഗണന കൾ നിയമവിരുദ്ധംകൂടിയായിരിക്കാം. മിതമായി പറയുകയാണെങ്കിൽ, ലോകസ്രഷ്ടാ വിനെ ആരാധിക്കുന്നവനും അവനെ പുച്ഛിച്ചുനിരസിക്കുന്നവനും, ദൈവദൂതൻമാരെ ബഹു മാനിക്കുന്നവനും അവരെ അവഹേളിക്കുന്നവനും ഒരു പരിഷ്കൃത രാഷ്ട്രത്തിന്റെ ദൃഷ്ടി യിൽ സമനിലയിലുള്ള പൗരൻമാരായിരിക്കും. ഏകദൈവ വിശ്വാസവും, മുപ്പത്തിമുക്കോടി ദൈവങ്ങളിലുള്ള വിശ്വാസവും അതിന്റെ മുമ്പിൽ ഒരു പോലെയായിരിക്കും. ബലാൽകാരമി ല്ലാത്ത വ്യഭിചാരകൂട്ടുകെട്ടും വൈവാഹിക ബന്ധവും തമ്മിൽ വലിയ അന്തരമൊന്നും അത് കാണുകയില്ല. സമത്വത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും കാഹളമൂത്ത് സർവ്വത്ര കേൾക്കപ്പെ ടുമെങ്കിലും അവയുടെ നിർവ്വചനം യഥാർത്ഥത്തിൽ ഇന്നുവരെ നിർണയിക്കപ്പെട്ടു കഴിഞ്ഞി ട്ടില്ലാത്തതുകൊണ്ട് ഭരണം പരിഷ്കരിക്കും തോറും ധാർമികമായ അരാജകത്വവും അസ മാധാനവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് അനുഭവം. ഇസ്ലാമിക ഭരണകൂടത്തിന്റെ നിലപാട് ഇതിൽനിന്നും തികച്ചും വ്യത്യസ്തമത്രെ. ദൈവികമായ കടമകളും ബാധ്യതകളും മനുഷ്യൻ നിറവേറ്റുകയെന്നതാണിതിന്റെ പ്രഥ മപ്രധാനമായ ലക്ഷ്യം. ഇസ്ലാമികശാസനകളുടെയെല്ലാം ആകെത്തുക അതാണ്. അതു ശാസനകളും ലംഘിക്കപ്പെടുന്നതിന് തക്കതായ ശിക്ഷകൾ നൽകപ്പെടേണ്ടത് അതിന്റെ കർത്തവ്യമായിത്തീരുന്നു. അതിന്റെ നിയമവ്യവസ്ഥയെ പാടെ നിഷേധിക്കുന്നതും, അതിന്റെ സാക്ഷാൽ നാഥനായ അല്ലാഹുവിന്റെ പരമാധികാരങ്ങളെ ചോദ്യം ചെയ്യുന്നതും അതിന്റെ മുമ്പിൽ ഏറ്റവും വമ്പിച്ച കുറ്റവുമാണ്. പക്ഷേ, വിശാല മനസ്കതയും, ദീർഘദൃഷ്ടിയും, ഉദാരവീക്ഷണവും അതിന്റെ കൂടപ്പിറവിയത്രെ. കുറ്റ വാളികളെ ആദ്യം അത് ഗുണദോഷിക്കും; നന്നായി ഉപദേശിക്കും; സ്വീകരിക്കാത്തപക്ഷം അതിന്റെ വ്യവസ്ഥക്കെതിരിൽ വിലങ്ങടിക്കാതെയും, അതിന്റെ നേരെ കയ്യേറ്റം നടത്താതെയും കീഴൊതുങ്ങി നിൽക്കണമെന്ന് അത് താക്കീത് നൽകും. ഇതും വിലവെക്കാത്തപക്ഷം, അങ്ങ നെയുള്ളവരുമായി ഏറ്റുമുട്ടുവാൻ അത് നിർബന്ധി തമാകുന്നു. അങ്ങനെ, ഒരു യുദ്ധം നടത്തേണ്ടിവന്നാൽ പിന്നെ, അന്യോന്യം കൊല നടത്തി ജയാ പജയം നോക്കുകയല്ലാതെ ഗത്യന്തരമില്ലല്ലോ. എന്നാൽ, ഇൗ അവസരത്തിൽപോലും, വൃദ്ധൻമാർ, സ്ത്രീകൾ, കുട്ടികൾ, അബലന്മാർ എന്നിവരെ കൊലപ്പെടുത്താതെ അത് സൂക്ഷിക്കുന്നു. കൊലയിൽ നിന്നൊഴിവാക്കി തടവിൽ പിടിച്ചവരെ യാതൊരു ഉപാധിയും കൂടാതെത്തന്നെ വിട്ടയ്ക്കും; ചിലരെ ചില ഉപാധികളോടുകൂടി വിട്ടുകൊടുക്കും; വേറെ ചിലരെ ഒരു തരത്തിൽ അസ്വതന്ത്രരാക്കി നിറുത്തപ്പെടും. ഒടുവിൽ പറഞ്ഞ വിഭാഗക്കാരത്രെ അടിമകൾ. ഇവരിൽ പ്രായേണ സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ദുർ∫ലരായിരിക്കും മിക്കവാറും ഉണ്ടായിരിക്കുക. പലരുടെയും രക്ഷാകർത്താക്കൾ യുദ്ധത്തിൽ മൃതിയടഞ്ഞിട്ടുമുണ്ടാകാം. യുദ്ധാ നന്തരം ഇവരെയെല്ലാം നിരുപാധികമായി വിട്ടയക്കുക എന്നൊരു പൊതുസമ്പ്രദായം നടപ്പാക്കുകയാണെങ്കിൽ, അത് അവർക്ക്തന്നെയും ആപത്തായി പരിഗണിച്ചേക്കും. മാത്രമ ല്ല, ഏതൊരുദ്ദേശ്യത്തെ മുൻനിറുത്തിയാണോ യുദ്ധം നടന്നതെങ്കിൽ ആ ഉദ്ദേശ്യത്തിന് പോലും അത് വിഘാതമായിരിക്കുകയും ചെയ്തേക്കും. ശരി, എനി അടിമകളാക്കപ്പെട്ടുകഴിഞ്ഞവർക്ക് പിന്നീട് മോചനം കിട്ടി സ്വതന്ത്രരാവാൻ മാർഗമില്ലേ? തീർച്ചയായും ഉണ്ട്. അതിനുള്ള മാർഗങ്ങൾ സുലഭമാണ്. അടിമകൾക്ക് മോചനം നൽകുന്നതിനുള്ള പ്രോത്സാഹനങ്ങളും, നിർബന്ധമായി മോചിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങ ളും, അവർ സ്വയംതന്നെ സ്വതന്ത്രരായിത്തീരുന്ന പരിതഃസ്ഥിതികളും, വളരെ ലഘുവായ ഉപാധികളോട്കൂടി മോചിപ്പിച്ചുവിടാനുള്ള വ്യവസ്ഥകളും ഇസ്ലാമിൽ അന്നും ഇന്നും നിര വധിയാണ്. ഹദീഥിലും, ഫിക്വ്ഹ്് (കർമശാസ്ത്ര) ഗ്രമ്ലങ്ങളിലും ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. ഇവിടെ അത് വിശദീകരിക്കുവാൻ സൗകര്യമില്ല. ഇൗ വിഷയകമായി പലരും പ്രത്യേക ഗ്രമ്ലങ്ങൾ തന്നെ എഴുതിയിട്ടുള്ളതാണ്.) ചുരുക്കിപ്പറഞ്ഞാൽ, പല കാരണങ്ങളും നിമിത്തം യുദ്ധത്തിൽ ബന്ധനസ്ഥരാക്കപ്പെടുന്നവരിൽ ഒരു കുറഞ്ഞ ശതമാനം മാത്രമേ അടിമകളായിത്തീരുകയുള്ളൂ. അവരിൽ തന്നെ ഏതാനും പേർ ഏറെത്താമസി യാതെ വിവിധ മാർഗങ്ങളിലൂടെ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും. ഇസ്ലാമിക ചരിത്ര ഗ്രമ്ലങ്ങൾ പരിശോധിക്കുന്ന പക്ഷം ഇൗ പരമാർത്ഥം ആർക്കും മനിലാക്കാം. മേൽസൂചിപ്പിച്ച ഏതെങ്കിലും മാർഗങ്ങളിലൂടെ സ്വാതന്ത്യ്രം ലഭിക്കുവാൻ സാധിക്കാതെ അടിമകളായിത്തന്നെ അവശേഷിക്കുന്നവരുടെ അനുഭവമെന്താണെന്നാണ് പിന്നീട് ആലോ ചിക്കുവാനുള്ളത്. ഇതരസമുദായങ്ങളിൽ സാധാരണ പൗരൻമാർ അനുഭവിച്ചുവരുന്ന -ചില സമുദായത്തിലെ ചില വിഭാഗക്കാർ അനുഭവിച്ചുവരുന്നതിനെക്കാൾ മെച്ചപ്പെട്ടതുമായസുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളും അവർക്ക് ഇസ്ലാമിൽ ലഭിക്കുന്നു. സ്വതന്ത്രനാക്കിവിടുവാൻ ആലോചന നടക്കുന്നതിന്റെ പേരിലോ, സ്വതന്ത്രനാക്കിവിട്ടതിന്റെ പേരിലോ അടിമകൾ വില കരയുകയും, മോചനം നൽകി വിട്ടയച്ചു പിന്നെയും വിട്ടുപോവാൻ സമ്മ തിക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ പലതും ഇസ്ലാം ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെട്ടുകിടക്കുന്നത് ഇതുകൊണ്ടാണ്. മതരംഗങ്ങളിലും, ഭരണരംഗങ്ങളിലും വിജ്ഞാ നരംഗങ്ങളിലുമെല്ലാംതന്നെ നേതൃത്വവും, പൊതുസമ്മതിയും നേടിക്കഴിഞ്ഞ പലർക്കും അവ രുടെ അടിമസ്ഥാനം ഒരിക്കലും അതിന് തട മായിരുന്നില്ല. അടിമകളോട് നിർദ്ദയമായോ, മൃഗീയമായോ പലരും പെരുമാറിയിട്ടുണ്ടാവാം. പക്ഷേ, അതൊന്നും ഇസ്ലാമിന് ബാധക മല്ലെന്നും, മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാർഹവുമാണെന്നും ഓർക്കേണ്ടതുണ്ട്. മേൽപ്രസ്താവിച്ചതിൽനിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമായ ഒരളവിൽ അത് ശരിക്കും വിമർശകർ വിചാരിക്കുംപോലെ അത് മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേർപ്പാടല്ലെന്നും മനിലാക്കാവുന്നതാണ്. മുൻകാലങ്ങളിൽ യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ സ്ഥിരം അടിമകളാക്കിവെക്കുകമാത്രമല്ല കൊന്നൊ ടുക്കലും പതിവായിരുന്നു. ഇൗ പുരോഗമിച്ച നാടുകളിൽ വിശേഷിച്ചുംകേവലം കുറ്റങ്ങളിൽ തങ്ങളുടെ എതിരാളികളെന്ന ഏക കാര ചില രാഷ്ട്രങ്ങളിൽ നൽകപ്പെട്ടുവരുന്ന ശിക്ഷകൾ കടുത്തതും, അതി ദയനീയവും മാത്രമല്ല,. പലതും മൃഗീയവും പൈശാചികവും കൂടിയാണെന്ന് ആർക്കും അറിയാവുന്നതാണ്. അതിനെക്കാൾ എത്രയോ മടങ്ങ് ലഘുവായതും, വളരെയേറെ ഉദാ രമായതുമാണ് ഇസ്ലാമിലെ അടിമത്തമെന്നത് നിഷ്പക്ഷ ഹൃദയമുള്ള ഏതൊരാൾക്കും കാണുവാൻ പ്രയാസമില്ല. മുൻ പ്രവാചകൻമാരുടെ കാലത്ത് അടിമത്തത്തിന്റെ സമ്പ്രദായം ഇല്ലായിരുന്നുവെന്ന് ചിലർ പറയാറുണ്ട്. വാസ്തവത്തിൽ അതവരുടെ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. തൗറാ ത്തിലെ ലേവ്യാപുസ്തകം 25-ാം അദ്ധ്യായം ഒന്നുനോക്കിയാൽ ആ വാദം ശരിയല്ലെന്ന വർക്ക് അറിയാറാകും. ഉദാഹരണമായി അതിലെ ചില വാക്യങ്ങൾ കാണുക: "നിന്റെ അടി യാരും, അടിയാത്തികളും നിങ്ങൾക്കുചുറ്റുമുള്ള ജാതികളിൽനിന്ന് ആയിരിക്കേണം; അവ രിൽനിന്ന് അടിയാരെയും, അടിയാത്തികളെയും കൊള്ളേണം; അവർ നിങ്ങൾക്ക് അവ കാശമായിരിക്കേണം; നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന് നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കേണം; യിസ്റായേൽ മക്കളായ നിങ്ങളുടെ സഹോദരൻമാരോട് നിങ്ങൾ കാഠിന്യം പ്രവർത്തിക്കരു ത്.' (ലേവ്യപുസ്തകം. അ: 25 ൽ 44- 46) ഇസ്ലാമിലെ അടിമത്തത്തെ അവഹേളിച്ചുപ റയാറുള്ള മിഷ്യനറിമാർ ഇതിനെപ്പറ്റി മൗനമവലംബിക്കുകയാണ് പതിവ്. ഇത്രയും പറഞ്ഞതിന്റെ രത്നചുരുക്കം ഇതാണ്: ഇസ്ലാമിലെ അടിമത്തത്തെപ്പറ്റി വിമർശി ക്കുന്നവർ ആദ്യമായി, ഏതടിസ്ഥാനത്തിലാണത് അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും, ഏതെല്ലാം നിലക്കാണ് കയ്യാളപ്പെട്ടിട്ടുള്ളതെന്നുമാണ് നോക്കേണ്ടത്. തികച്ചും ന്യായവും ആവശ്യവു മായ തോതിൽമാത്രമാണ് ഇസ്ലാം അതിന് അംഗീകാരം നൽകിയിട്ടുള്ളതെന്ന് അപ്പോൾ മനിലാക്കുവാൻ കഴിയും. അഹ്സാബ്