QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-A'raf

ٱلْأَعْرَاف

Muhammad Amani Moulavi (d. 1987) · Surah 7 · 206 verses

7:1–2

الٓمٓصٓ

كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ

ആമുഖം: സൂറതുൽ മക്കയിൽ അവതരിച്ചത് - വചനങ്ങൾ 206 - വിഭാഗം (റുകൂ-ഉ്) 24 ഈ സൂറത്തിലെ 46, 48 വചനങ്ങളിൽ എന്ന പേരിലുള്ള ഒരു സ്ഥാനത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. അത് നിമിത്തമാണ് ഇതിന് "സൂറത്തുൽ എന്നുപേർ വന്നത്. "ഉന്നത സ്ഥലങ്ങൾ' എന്നാണ് പദാർത്ഥം. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ (1) "അലിഫ് - ലാം - മീം - സ്വാദ്' (2) (നബിയേ) നിനക്ക് അവതരിപ്പിക്കപെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് (ഇത്); അതിനാൽ, നിന്റെ നെഞ്ചിൽ (മനസ്സിൽ) അതിനെക്കുറിച്ചു ഒരു വിഷമവും ഉണ്ടായിരിക്കരുത്; നീ അത് മൂലം (ജനങ്ങളെ) താക്കീത് ചെയ്വാൻവേണ്ടിയും, സത്യവിശ്വാസികൾക്ക് ഉപദേശമായിട്ടും. (1) المص അലിഫ്---ലാം---മീം---സ്വാദ് (2) ك ِ ت َ اب ٌ ഒരു ഗ്രന്ഥമാകുന്നു അത് നിന്നിലേക്ക് (നിനക്ക്) അവതരിപ്പിക്കപ്പെട്ടു അതിനാൽ ഉണ്ടായിരിക്കരുത് നിന്റെ നെഞ്ചിൽ (മനസ്സിൽ) ح َ ر َ ج ٌ ഒരു വിഷമം, പ്രയാസം م ِ ن ْ ه ُ അതുനിമിത്തം, അത് സംബന്ധിച്ച് താക്കീത് (മുന്നറിയിപ്പ്) നൽകുവാൻ വേണ്ടി ب ِ ه ِ അതുമൂലം, അതുകൊണ്ട് ഉപദേശം (സ്മരണ) ആയും വിശ്വസിക്കുന്നവർക്ക് (സത്യവിശ്വാസികൾക്ക്) പ്രാരംഭ വചനത്തിലെ കേവലാക്ഷരങ്ങളെപറ്റി സൂറത്തുൽ ബക്വറഃ -യുടെ ആരംഭത്തിൽ വിവരിച്ചു കഴിഞ്ഞ കാര്യങ്ങൾ ഇവിടെയും ഓർക്കുക. ഈ വേദഗ്രന്ഥവും, അതിന്റെ സിദ്ധാന്തങ്ങളും പ്രബോധനം ചെയ്യുന്നതിൽ പല വിഷമങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നേക്കും. അവയെപ്പറ്റി മനസ്സ് ഞെരുങ്ങാതെ, ക്ഷ മയും, സഹനവും കൈക്കൊണ്ടുകൊണ്ട് പ്രബോധനം തുടർന്നുകൊണ്ടിരിക്കുവാൻ അല്ലാഹു നബി -യോടു ഉപദേശിക്കുകയാണ്. (റസൂലുകളിലുള്ള ദൃഢ മനസ്കരായ ആളുകൾ ക്ഷമിച്ചതുപോലെ ക്ഷമിച്ചുകൊള്ളുക (46:35) എന്ന് പറഞ്ഞതുപോലെയുള്ള ഒരു ഉപദേശമാവാം ഇതും. അല്ലെങ്കിൽ, ധാരാളം ഉപദേശിക്കുകയും തെളിവുകൾ നൽകുകയും ചെയ്തിട്ടും നിഷേധത്തിൽ ത ന്നെ ജനങ്ങൾ ശഠിച്ചു നിൽക്കുന്നതിനെപറ്റി കുണ്ഠിതപ്പെടേണ്ടതില്ലെന്നും, ദിവ്യസന്ദേശങ്ങൾ എത്തിച്ചുകൊടുക്കൽ മാത്രമേ തനിക്ക് ബാധ്യതയുള്ളൂവെന്നും നബി യെ സമാധാനിപ്പിക്കലുമാവാം ഉദ്ദേശ്യം. ജനങ്ങൾ സത്യം സ്വീകരിക്കാതെ നിഷേധത്തി ൽ ശഠിച്ചു നിൽക്കുന്നതിനെപ്പറ്റി നബി വളരെ വ്യസനത്തിലും മനഃക്ലേശത്തിലുമായിരുന്നുവെന്നും, അത്രയൊന്നും മനോവേദന അനുഭവിക്കേണ്ട കാര്യമി -ല്ലെന്നും അല്ലാഹു പലപ്പോഴും നബി യെ ഉപദേശിക്കാറുള്ളതാകുന്നു (11:12; 27:70 മുതലായവ നോക്കുക). ഉദ്ദേശ്യം രണ്ടിൽ ഏതായിരുന്നാലും ശരി, വിശ്വസിക്കാത്തവർക്ക് ക്വുർ-ആൻ മുഖേന താക്കീത് നൽകലും വിശ്വസിക്കുന്നവർക്ക് ഉപദേശം നൽകലുമാണ് നബി (സ്വ) ചെയ്യേണ്ടതെന്നുകൂടി ഉണർത്തിയിരിക്കുന്നു. ജനങ്ങളോടായി അല്ലാഹു പറയുന്നു:-
7:3–5

ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ

وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ

فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ

(3) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങൾ പിൻപറ്റുവിൻ. അവനു പുറമെ നിങ്ങൾ (വേറെ) കാര്യകർത്താക്കളെ പിൻപറ്റുകയും ചെയ്യരുത്. വളരെ കുറച്ചു (മാത്രം) നിങ്ങൾ ഓർമവെക്കുന്നു! (4) എത്ര രാജ്യങ്ങളെ (രാജ്യക്കാരെ)യാണ് നാം നശിപ്പിച്ചിരിക്കുന്നത്?! അങ്ങനെ, ഒരു നിശാക്രമണമായോ, അല്ലെങ്കിൽ അവർ (രാജ്യക്കാർ) മദ്ധ്യാഹ്ന വിശ്രമം കൊള്ളുന്നവരായിരിക്കെയോ നമ്മുടെ ശൗര്യം (ശിക്ഷ) അവർക്ക് ധ ആ രാജ്യക്കാർക്ക് പ വന്നു. (5) എന്നിട്ട് നമ്മുടെ ശൗര്യം (ശിക്ഷ) അവർക്ക് വന്നപ്പോൾ, അവരുടെ (മുറ)വിളിയായിരുന്നില്ല, "നിശ്ചയമായും, ഞങ്ങൾ അക്രമികളായിരുന്നു'വെന്ന് അവർ പറഞ്ഞതല്ലാതെ. (3) നിങ്ങൾ പിൻപറ്റുവിൻ അവതരിപ്പിക്കപ്പെട്ടത് നിങ്ങൾക്ക് നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങൾ പിൻപറ്റുകയും അരുത് അവന്ന് പുറമെ, അവനെകൂടാതെ കാര്യകർത്താക്കളെ ق َ ل ِ يلا م َ ا ഏതോ (വളരെ) കുറച്ചു(-മാത്രം) നിങ്ങൾ ഓർമവെക്കുന്നു (4) و َ ك َ م ْ എത്രയാണ്, എത്രയോ രാജ്യത്തിൽ നിന്ന് നാം അവയെ നശിപ്പിച്ചിരിക്കുന്നു എന്നിട്ട് (അങ്ങനെ) അവർക്ക് ചെന്നു, വന്നു നമ്മുടെ ശൗര്യം, ഊക്ക്, ശക്തി (ശിക്ഷ) രാത്രിയിലെ ധ നിശാ സമയത്തെ പ ആക്രമണമായി അല്ലെങ്കിൽ അവർ ആയിരിക്കെ മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവർ (5) എന്നിട്ട് (അപ്പോൾ) ആയിരുന്നില്ല അവരുടെ വിളിച്ചുപറയൽ, വാദം അവർക്ക് വന്നപ്പോൾ നമ്മുടെ ശൗര്യം (ശിക്ഷ) അവർ പഞ്ഞതല്ലാതെ, പറയുകയല്ലാതെ നിശ്ചയമായും നാം (ഞങ്ങൾ) ആയിരുന്നു അക്രമികൾ മുമ്പ് എത്രയോ രാജ്യക്കാരെ അവരുടെ അക്രമം നിമിത്തം രാത്രിയി ൽ പെട്ടെന്നോ, മദ്ധ്യാഹ്ന വിശ്രമവേളയിലോ -അഥവാ ഓർക്കാപ്പുറത്ത്നാം പൊതുശിക്ഷ നൽകി നശിപ്പിക്കുകയുണ്ടായിട്ടുണ്ട്. ശിക്ഷ വരുമ്പോൾ അവരു ടെ മുമ്പത്തെ ധിക്കാരമൊന്നും അവർ കാണിച്ചിരുന്നില്ല. ഞങ്ങൾ അക്രമം പ്രവർത്തിച്ചുവല്ലോ എന്ന് മുറവിളി കൂട്ടുകയും വിളിച്ചു പ്രാർത്ഥിക്കുകയുമാണവർ ചെയ്തത്. സൂക്ഷിച്ചുകൊള്ളണമെന്നു താൽപര്യം.
7:6–7

فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ

فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ

(6) എന്നാൽ, യാതൊരു കൂട്ടരിലേക്ക് (റസൂലുകൾ) അയക്കപ്പെട്ടുവോ അവരോട് നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്; (അയക്കപ്പെട്ട) "മുർസലു'കളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും. (7) എന്നിട്ട് അറിഞ്ഞുകൊണ്ട് (തന്നെ) നിശ്ചയമായും, നാം അവർക്ക് കഥ വിവരിച്ചുകൊടുക്കുന്നതാണ്. (കാണാതെ) നാം മറഞ്ഞു പോയവരായിരുന്നതുമില്ല. (6) എന്നാൽ നിശ്ചയമായും നാം ചോദിക്കും َّ ِ ين َ ഗا യാതൊരുവരോട് അയക്കപ്പെട്ടിരിക്കുന്നു അവരിലേക്ക്, അവർക്ക് നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും അയക്കപ്പെട്ടവരോട്, മുർസലുകളോട് (7) എന്നിട്ട് നാം നിശ്ചയമായും വിവരിച്ചുകൊടുക്കും, കഥ പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും അവർക്ക് അറിവോടെ, അറിഞ്ഞുകൊണ്ട് നാം ആയിരുന്നതുമില്ല മറഞ്ഞ(കാണാത്ത)-വർ ഏതെല്ലാം സമുദായങ്ങളിലേക്ക് ദിവ്യസന്ദേശങ്ങളുമായി റസൂലുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ടോ ആ സമുദായങ്ങളെയെല്ലാം തന്നെ അല്ലാഹു ചോദ്യം ചെയ്യാതെ വിടുകയില്ല. മാത്രമല്ല, അവരിലേക്ക് അയക്കപ്പെട്ടിരുന്ന റസൂലുകളോടും അവൻ ചോദ്യം ചെയ്യും. ഇഹത്തിൽ അവർ കൈക്കൊണ്ടിരുന്ന നയങ്ങളും നിലപാടുകളും ഇന്നിന്നപ്രകാരമായിരുന്നില്ലേ എന്ന് സവിശദം അവൻ അവരെ വിവരിച്ചുകേൾപ്പിക്കും. അവൻ എല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും അവൻ റിയാതെയോ, കാണാതെയോ വിട്ടുപോയിട്ടില്ല എന്ന് സാരം. നിങ്ങൾക്ക് റസൂലുക ൾ വന്നില്ലേ? നിങ്ങൾ അവരെ അനുസരിച്ചുവോ? എന്തുകൊണ്ട് സത്യം സ്വീകരിച്ചില്ല? ജിന്നുകളും മനുഷ്യരുമടക്കം എല്ലാവരോടും അല്ലാഹു ചോദ്യം ചെയ്യുന്നതാണ് (6:130; 28:65; 16:93 മുതലായവ നോക്കുക). എന്റെ സന്ദേശങ്ങൾ നിങ്ങൾ അവർക്ക് ത്തിച്ചും വിവരിച്ചും കൊടുത്തപ്പോൾ അവരിൽ നിന്ന് എന്തു പ്രതികരണമാണു -ണ്ടായത്? അവരെന്തുചെയ്തു? എന്നൊക്കെ റസൂലുകളോടും ചോദിക്കപ്പെടും (5: 112). ചോദ്യം ചെയ്യൽ മാത്രമല്ല, ഓരോരുത്തരുടെയും കർമങ്ങൾ കൃത്യവും കണിശവുമായി പരിശോധിച്ചു വിലയിരുത്തുകയും ചെയ്യുമെന്നുകൂടി അല്ലാഹു അറിയിക്കുന്നു
7:8

وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

(8) അന്നത്തെ ദിവസം (കർമങ്ങൾ) തൂക്കൽ യഥാർത്ഥമായുള്ളതത്രെ. അപ്പോൾ, ആരുടെ (നന്മയുടെ) തൂക്കങ്ങൾ ഘനം തൂങ്ങിയോ അക്കൂട്ടർതന്നെയാണ് വിജയികൾ. (8) തൂക്കം, തൂക്കൽ ദിവസം യഥാർത്ഥമാകുന്നു ف َ م َ ن ْ അപ്പോൾ ആർ, യാതൊരുവൻ ഘനപ്പെട്ടു, ഭാരം തൂങ്ങി അവന്റെ തൂക്കങ്ങൾ, തുലാസ്സുകൾ എന്നാൽ അക്കൂട്ടർ അവരത്രെ വിജയികൾ
7:9

وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ

(9) ആരുടെ തൂക്കങ്ങൾ ലഘുവായോ അക്കൂട്ടർതന്നെയാണ് തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവർ; (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളോട് അവർ അക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു നിമിത്തം. (9) و َ م َ ن ْ ആർ, ഏതൊരുവൻ خ َ ف َّ ت ْ ലഘുവായി അവന്റെ തൂക്കങ്ങൾ എന്നാൽ അക്കൂട്ടർ നഷ്ടപ്പെടുത്തിയവരാണ്, നഷ്ടപെട്ടവരാണ് തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ അവരായിരുന്നത് നിമിത്തം നമ്മുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ട്, ദൃഷ്ടാന്തങ്ങളോട് അവർ അക്രമം പ്രവർത്തിക്കും ക്വിയാമത്തു നാളിൽ എല്ലാവരുടെയും കർമങ്ങൾ തൂക്കിക്കണക്കാക്ക -പെടുമെന്നും, നന്മക്ക് മുൻതൂക്കമുള്ളവർ വിജയികളും, പിൻതൂക്കമുള്ളവർ ന ഷ്ടക്കാരുമായിരിക്കുമെന്നും ക്വുർ-ആനിൽ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചുകാണാം. ഒരു സ്ഥലത്ത് പറയുന്നു: (സാരം: ക്വിയാമത്ത് നാളിൽ നീതിമുറയുള്ള തുലാസുകളെ നാം സ്ഥാപിക്കും. അതിനാൽ, ഒരാളോടും യാതൊരു അനീതിയും ചെയ്യപ്പെടുകയില്ല. ഒരു കടുകുമണിത്തൂക്കമായിരുന്നാലും നാമത് കൊണ്ട് വരുന്നതാണ് (സൂ: അൻ ബിയാ-ഉ്:47). എന്നാൽ കർമങ്ങളെ തൂക്കുന്ന ഈ തുലാസിനെയും, അതിന്റെ തൂക്കത്തെയും സംബന്ധിച്ച് -പരലോകത്തെ മറ്റെല്ലാ വസ്തുക്കളെയും പോലെത്തെ എപ്രകാരത്തിലുള്ളതായിരിക്കുമെന്ന് നമുക്ക് തിട്ടപ്പെടുത്തുവാൻ സാധ്യമല്ല. ഭൗതിക പ്രകൃതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ പ്രകൃതി ചട്ടങ്ങളാണ് പരലോകത്തിലുള്ളതെന്നും അല്ലാഹു സർവശക്തനും സർവ്വജ്ഞനുമാണെന്നും, അല്ലാഹു വും അവന്റെ റസൂലും പറയുന്നതെല്ലാം സത്യമായിരിക്കുമെന്നും വിശ്വാസമുള്ളവരെ സംബന്ധിച്ചിടത്തോളം അതിൽ വല്ല സംശയത്തിനോ, അത്ഭുതത്തിനോ അവകാശമില്ല. മനുഷ്യബുദ്ധിക്കോ, ഭൗതിക ശാസ്ത്രങ്ങൾക്കോ രൂപപ്പെടുത്തുവാൻ ക ഴിയാത്തതാണത്. പദാർത്ഥങ്ങളല്ലാതെ തൂക്കിക്കണക്കാക്കുമെന്നു മനസ്സിൽ രൂപപ്പെടുത്തുവാൻ കഴിയായ്ക നിമിത്തം ചില ആളുകൾ ഇതിന് അവരുടെ വകയായ ചില വ്യാഖ്യാനങ്ങൾ നൽകി തൃപ്തി അടയുകയുണ്ടായിട്ടുണ്ട്. തുലാസ്സുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ നീതിയാണെന്നും, തൂക്കൽകൊണ്ടുദ്ദേശ്യം നീതിപാ -ലിക്കലാണെന്നും ചിലർ പറയുമ്പോൾ, വേറെ ചിലർ പറയുന്നത് മലക്കുകളാൽ എഴുതി രേഖപ്പെടുത്തപെട്ട കർമരേഖകളായിരിക്കും തൂക്കപ്പെടുക എന്നാകുന്നു. മറ്റു ചിലർക്ക് അവരുടേതായ വേറെ ചില വ്യാഖ്യാനങ്ങളും പറയുവാനുണ്ട്. ഇന്നത്തെ ശാസ്ത്രീയ നേട്ടങ്ങളും, അളവും, തൂക്കവും കണക്കാക്കുവാൻ നിലവിലുള്ള ശാസ്ത്രീയമായ പലതരം മാപിനി യന്ത്രങ്ങളും നോക്കുമ്പോൾ , അത്തരം വ്യാഖ്യാനങ്ങൾക്കൊന്നും യാതൊരാവശ്യവുമില്ല. ചൂട്, തണുപ്പ്, കാറ്റിന്റെ ഗതിവിഗതികൾ, വൈദ്യുതി, യന്ത്രങ്ങളുടെ പ്രവർത്തന ശക്തി, ഇന്ധനത്തിന്റെ ഊർജ്ജം, ശബ്ദം ആദിയായ മുൻകാലത്ത് ഊഹിക്കുവാൻപോലും കഴിയാതി -രുന്ന പലതിന്റെയും അള വ് കണക്കാക്കുവാൻ ഇന്ന് യന്ത്രങ്ങളുണ്ട്. ഇനിയും എന്തെല്ലാം കണ്ടു -പിടിക്കപ്പെടുവാനിരിക്കുന്നുവെന്ന് ആർക്കറിയാം?! എന്നിരിക്കെ, ഇതെല്ലാം കണ്ടുപിടിക്കുന്ന മനുഷ്യരെയും, ആ കണ്ടുപിടുത്തങ്ങൾക്കുള്ള അവരുടെ കഴിവിനെയും സാ ഹചര്യങ്ങളെയും സൃഷ്ടിച്ച സർവ്വശക്തന് മനുഷ്യന്റെ നന്മതിന്മകളാകുന്ന ക ർമങ്ങളെ തൂക്കിക്കണക്കാക്കുവാനുണ്ടോ വല്ല പ്രയാസവും?! ആലോചിച്ചു നോക്കുക! അപ്പോൾ -മുൻഗാമികളായ മഹാന്മാർ ചെയ്തിരുന്നതുപോലെക്വിയാമത്തുനാളിൽ നന്മതിന്മകളെ തൂക്കുന്ന ഒരു തുലാസ് യഥാർത്ഥത്തിൽ ഉണ്ടെന്നും, അതിനെപ്പറ്റി ല്ലാഹുവും അവന്റെ റസൂലും പറഞ്ഞുതന്നതെല്ലാം സത്യമാണെന്നും നമുക്ക് സുദൃഢ -മായി വിശ്വസിക്കാം. അതിന്റെ രൂപം, വലുപ്പം തുടങ്ങിയ വിശദവിവരങ്ങൾ നമ്മുടെ അറിവിനും അനുമാനത്തിനും അതീതമാകകൊണ്ട് അവയെപ്പറ്റി നമുക്ക് മൗനമവലംബിക്കുകയും ചെയ്യാം. والله الموفق
7:10

وَلَقَدۡ مَكَّنَّـٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ

(10) തീർച്ചയായും, നാം നിങ്ങൾക്ക് ഭൂമിയിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്; നിങ്ങൾക്ക് അതിൽ നാം (പല) ജീവിത മാർഗങ്ങളെ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വളരെ കുറച്ച് (മാത്രം) നിങ്ങൾ നന്ദി ചെയ്യുന്നു! (10) തീർച്ചയായും നിങ്ങൾക്ക് നാം സൗകര്യപ്പെടുത്തിയിട്ടുണ്ട് الأر ْ ض ِ في ِ ഭൂമിയിൽ നാം ആക്കുക (ഏർപ്പെടുത്തുക)യും ചെയ്തിരിക്കുന്നു ُ م ْ 8 ل َ നിങ്ങൾക്ക് َ ا ഘ ف ِ അതിൽ ജീവിത മാർഗങ്ങളെ يلا എന്തോ (വളരെ) കുറച്ച് നിങ്ങൾ നന്ദി കാണിക്കുന്നു യഥേഷ്ടം വിഹരിക്കുവാനും, ഇഷ്ടപെട്ട ജീവിത മാർഗങ്ങൾ അന്വേ -ഷിച്ചു കണ്ടെത്തുവാനുമുള്ള സൗകര്യങ്ങൾ അല്ലാഹു മനുഷ്യർക്ക് ഈ ഭൂമിയിൽ നൽകിയിട്ടുണ്ട്. എന്നിട്ടും അവർ വേണ്ടത്രയില്ലെങ്കിൽ കഴിവനുസരിച്ചെങ്കിലും നന്ദി കാണിക്കുന്നില്ലെന്നാണ് അല്ലാഹു പറയുന്നത്. അതെ, (അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണിയാൽ അത് നിങ്ങൾ കണക്കാക്കുകയില്ല. നിശ്ചയമായും, മനുഷ്യൻ അക്രമിയും നന്ദികെട്ടവനും തന്നെ اللها الإ (14:34). മനുഷ്യരുടെ പൊതുനിലയാണ് ഈ വാക്യത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
7:11

وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّـٰجِدِينَ

(11) തീർച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീട് നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോട് നാം പറഞ്ഞു: "നിങ്ങൾ ആദമിന്നു "സുജൂദ്' ചെയ്യുവിൻ'. എന്നിട്ട് അവർ "സുജൂദ്' ചെയ്തു-ഇബ്ലീസ് ഒഴികെ. അവൻ "സുജൂദ്' ചെയ്തവരുടെ കൂട്ടത്തിൽ ആയില്ല. ധ സൂജൂദ് ചെയ്തില്ല (11) തീർച്ചയായും ഉണ്ട് നിങ്ങളെ നാം സൃഷ്ടിച്ചു പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി പിന്നെ നാം പറഞ്ഞു മലക്കുകളോട് നിങ്ങൾ സുജൂദ് ചെയ്യുവിൻ لآد َ م َ ആദമിന് എന്നിട്ട് അവർ സുജൂദ് ചെയ്തു س َ إ ِ لاീ إ ِ ب ْ ل ِ ഇബ്ലീസ് ഒഴികെ അവൻ ആയില്ല, ആയിരുന്നില്ല الس സുജൂദ് ചെയ്ത(-ചെയ്യുന്ന)-വരിൽ(പെട്ടവൻ) മനുഷ്യവർഗത്തിന് ഭൂമിയിൽ അല്ലാഹു പല സൗകര്യങ്ങളും ഏർപ്പെടു -ത്തിക്കൊടുത്ത് അനുഗ്രഹിച്ചതിനെ ഓർമിപ്പിച്ചശേഷം, ഉത്ഭവം മുതൽക്കേ ആ വർഗത്തെ അവൻ ഉൽകൃഷ്ടമാക്കി വെച്ചിട്ടുണ്ടെന്നും, അതോടൊപ്പംതന്നെ, അവന്റെ ൽകൃഷ്ടതയിലുള്ള അസൂയ കാരണം അവന്നൊരു ആജീവനാന്ത ശത്രുകൂടി ഉണ്ടെന്നും ല്ലാഹു ഓർമിപ്പിക്കുന്നു. മനുഷ്യ പിതാവായ ആദം നബി (അ)ക്ക് സുജൂദ് ചെയ്വാൻ മലക്കുക -ളോട് കൽപിച്ച സംഭവം അൽബക്വറഃ, ഹിജ്ർ, ഇസ്റാ-ഉ്, അൽകഹ്ഫ്, ത്വാഹാ, സ്വാദ് എന്നീ സൂറത്തുകളിലും ഉദ്ധരിക്കപെട്ടിട്ടുണ്ട്. താരതമ്യേന സ്വാദിലും, ഹിജ്റിലും കൂടുതൽ വിശദീകരണം കാണാമെങ്കിലും അധിക വിശദീകരണം ഈ സൂറ -ത്തിലാണുള്ളത്. ആദ്യം നിങ്ങളെ -അഥവാ മനുഷ്യരെസൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുവെന്ന് പ്രസ്താവിച്ച ശേഷമാണ് "പിന്നെ നാം മലക്കുകളോട് പറ ഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ആ സംഭവം അല്ലാഹു ഇവിടെ വിവരിക്കുന്നത്. അതുകൊണ്ട് മനുഷ്യരെ സൃഷ്ടിച്ച ശേഷമാണ് ആദം നബി(അ)ക്ക് സുജൂദ് ചെയ്വാനുള്ള കൽപനയുണ്ടായതെന്നു ധരിക്കേണ്ടതില്ല. മനുഷ്യവർഗത്തിന്റെ ആ ദ്യപിതാവായ ആദം നബി (അ)യെ സൃഷ്ടിച്ചു രൂപപ്പെടുത്തിയ ഉടനെ -മറ്റു മനുഷ്യെ രാന്നും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പായി---ത്തന്നെ നടന്നതാണ് ആ സംഭവമെന്ന് മ റ്റു സൂറത്തുകളിൽ നിന്ന് സ്പഷ്ടമാണ്. പൂർവ്വപിതാക്കളിൽ കഴിഞ്ഞുപോയ സംഭ -വങ്ങളെക്കുറിച്ചു നിലവിലുള്ള ജനങ്ങളോട് പറയുമ്പോൾ, അവരെ അഭിമുഖീകരിച്ചു കൊണ്ട്, അവരിൽ കഴിഞ്ഞതാണെന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന രൂപത്തിലുള്ളെ ശെലി ഉപയോഗിച്ചുകൊണ്ട് വിവരിക്കുക ഭാഷാ സാഹിത്യങ്ങളിലെ പതിവാകുന്നു. ഈ പതിവ് ക്വുർ-ആനിലും കാണാം. ഉദാഹരണമായി: ക്വുർ-ആൻ അവതരി -ക്കുന്ന കാലത്തുള്ള വിഭാഗം - 2 ഇസ്റാ-ഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് (നിങ്ങളുടെ മീതെ നാം പർവ്വതത്തെ ഉയർത്തി എന്നും) (നിങ്ങളെ ഫിർ-ഔന്റെ കൂട്ടരിൽ നിന്നു നാം രക്ഷപ്പെടുത്തി) എന്നും മറ്റും ക്വുർ-ആനിൽ സാധാരണ കാണാറുള്ളതാണ്. വാസ്തവത്തിൽ പർവ്വതം ഉയർത്തലും, ഫിർ-ഔനിൽ നിന്നുള്ള രക്ഷപ്പെടുത്തലും വളരെ കാലം മുമ്പ് അവരുടെ പൂർവ്വികന്മാരിൽ കഴിഞ്ഞുപോയ സംഭവങ്ങളാണല്ലോ. ഈ സുജൂദ് കൊണ്ടുള്ള വിവക്ഷ, അതിന്റെ താൽപര്യം, ആദിയായ വിഷയങ്ങളെപറ്റി അൽബക്വറഃ 34-ന്റെയും സ്വാദ് 71--74-ന്റെയും വ്യാഖ്യാനത്തിലും മറ്റുമായി ഒന്നിലധികം തവണ വിവരിച്ചിരിക്കകൊണ്ട് ഇവിടെ അതാവർത്തിക്കുന്നില്ല. ഒരു സംഗതി ഇവിടെ പ്രത്യേകം ഓർമിപ്പിക്കുന്നു: ആദം നബി (അ)ക്ക് മലക്കുകൾ സുജൂദ് ചെയ്തത്, ഇബ്ലീസ് അതിന് വിസമ്മതിച്ചത്, അവൻ അതിനെത്തുടർന്ന് മനുഷ്യവർഗത്തിന്റെ ശത്രുവായിത്തീർന്നത്, അവന്റെ ദുർമന്ത്രം കാരണം ആദം (അ) സ്വർഗ -ത്തിൽ നിന്നും ബഹിഷ്കൃതനായി ഭൂവാസം തുടങ്ങിയത് എന്നിവയൊക്കെ യഥാർത്ഥ -ത്തിൽ സംഭവിച്ചിട്ടുള്ളതാണെന്ന് അവയെ സംബന്ധിച്ച ക്വുർ-ആന്റെ പ്രസ്താവനകളിൽ നിന്ന് പൊതുവെയും, ഈ സൂറത്തിലെ തുടർന്നുള്ള പ്രസ്താവനകളിൽ നി വിശേഷിച്ചും ആർക്കും നിസ്സംശയം മനസ്സിലാകുന്നതാണ്. പക്ഷേ, ഹൃദയത്തിൽ ചില വക്ര താൽപര്യങ്ങൾ ഒളിച്ചുവെക്കുകയും അതനുസരിച്ചു ചില മുൻവിധിക ൾക്കൊപ്പിച്ചു ക്വുർ-ആനെ വ്യാഖ്യാനിക്കുവാൻ ധാർഷ്ട്യം കാണിക്കുകയും ചെയ്യുന്ന ചിലർ, അതൊക്കെ ഉപമാലങ്കാര രൂപത്തിലുള്ള ചില സങ്കൽപ കഥകളാണെന്ന് വരുത്തിത്തീർക്കുവാൻ ശ്രമിച്ചു കാണാം. അതിനെപറ്റി സൂറത്തുൽ ബക്വറഃ 39-ാം ആയത്തിന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പിൽ ഒരു നിരൂപണം മുമ്പ് നൽകിയിട്ടു -ണ്ട്.
7:12

قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ

(12) അവൻ (അല്ലാഹു) പറഞ്ഞു: "നിന്നോട് ഞാൻ കൽപിച്ചപ്പോൾ നീ "സുജൂദ്' ചെയ്യാതിരിക്കുവാൻ (തക്കവണ്ണം) നിന്നെ തടസ്സപെടുത്തിയതെന്താണ്?' അവൻ പറഞ്ഞു: "ഞാൻ അവനെ (ആദമിനെ) ക്കാൾ ഉത്തമനാകുന്നു; എന്നെ നീ അഗ്നിയിൽ നിന്നുസൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു ധ ഇതാണ് തടസ്സം (12) َ لا َ ق അവൻ പറഞ്ഞു നിന്നെ തട--സ്സപ്പെടുത്തിയതെന്ത്, എന്താണ് നിന്നെ മുടക്കിയത് സുജൂദ് ചെയ്യാതിരിക്കുവാൻ നിന്നോട് ഞാൻ കൽപിച്ചപ്പോൾ, കല്പിച്ച സ്ഥിതിക്ക് َ لا َ ق അവൻ പറഞ്ഞു ഞാൻ ഉത്തമനാകുന്നു م ِ ن ْ ه ُ ഇബ്ലീസ് ജിന്ന് വർഗത്തിൽ പെട്ടവനാണ് (18:50). എന്നാലും ആ ക ൽപന അവനും ബാധകമായിരുന്നു. അവന്റെ അസൂയയും, അഹന്തയും, ധിക്കാരവും അവനെ സുജൂദ് ചെയ്വാൻ അനുവദിച്ചില്ല. അവൻ പറഞ്ഞ ന്യായം -തന്നെ തീ യിൽ നിന്നും ആദമിനെ മണ്ണിൽ നിന്നും സൃഷ്ടി -ച്ചതായിരിക്കെ, താൻ നക്കാൾ ഉത്തമനാണെന്നും, അതുകൊണ്ട് താൻ ആദമിന് സുജൂദ് ചെയ്യേണ്ടതില്ലെന്നുമുള്ള വാദംശരിയായിരുന്നുവെന്ന് വന്നാൽ തന്നെയും അല്ലാഹുവിന്റെ കൽപന അവൻ അനുസരിക്കേണ്ടതായിരുന്നു. ഏത് മൂലവസ്തുവിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നുള്ളതിനെക്കാൾ വസ്തുക്കളുടെ ഗുണവും സവിശേഷതയുമാണ് പരിഗ -ണിക്കപ്പെടേണ്ടതെന്ന് അവൻ ആലോചിച്ചില്ല. അവൻ പറഞ്ഞ ന്യായമനുസരിച്ച് സുജൂദ്െ ചയ്യാതിരിക്കുവാൻ അവനെക്കാൾ അർഹത മലക്കുകൾക്കായിരുന്നുവെന്നും അവൻ ആലോചിച്ചില്ല. അവർ പ്രകാശത്താൽ സൃഷ്ടിക്കപെട്ടവരാണല്ലോ. മനുഷ്യവർഗം മണ്ണിനാലും, ജിന്നു വർഗം തീയിനാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ക്വുർ-ആനിൽ നിന്ന് വ്യക്തമാണ്. മലക്കുകൾ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് (റ)-യിൽ നിന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ നബി യും വ്യക്തമാക്കിയിരിക്കുന്നു.
7:13–15

قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّـٰغِرِينَ

قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ

قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ

(13) അവൻ (അല്ലാഹു) പറഞ്ഞു: "എന്നാൽ ഇതിൽ നിന്ന് നീ ഇറങ്ങിപ്പോകുക! കാരണം, ഇതിൽവെച്ച് അഹംഭാവം നടിക്കുവാൻ നിനക്ക് പാടില്ല. ആകയാൽ, നീ പുറത്തുപോകുക! നിശ്ചയമായും, നീ നിസ്സാരന്മാരിൽ പെട്ടവനാകുന്നു'. (14) അവൻ പറഞ്ഞു: "അവർ (മനുഷ്യർ) എഴുന്നേൽപിക്കപ്പെടുന്ന (പുനഃരുത്ഥാന) ദിവസം വരെ എനിക്ക് നീ (അവധി തന്നു) ഒഴിവു നൽകേണമേ! (15) അവൻ (അല്ലാഹു) പറഞ്ഞു: "നിശ്ചയമായും, നീ ഒഴിവ് നൽകപ്പെട്ടവരിൽ പെട്ടവനാണ്'. 5656 56 2/ 2/2/ (13) َ لا َ ق അവൻ പറഞ്ഞു എന്നാൽ നീ ഇറങ്ങിപ്പോകുക ْ َ ا م ِ ഇതിൽ (ഇവിടത്തിൽ) നിന്ന് എന്നാൽ (കാരണം) ആകുകയില്ല (പാടില്ല) ل َ ك َ നിനക്ക് അഹംഭാവം നടിക്കൽ َ ا ഘ ف ِ ഇതിൽ, ഇവിടത്തിൽ അതിനാൽ നീ അവനെക്കാൾ എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു അഗ്നിയിൽ നിന്ന് അവനെ നീ സൃഷ്ടിച്ചിരിക്കുന്നു കളിമണ്ണിൽ നിന്ന് പുറത്തു പോകുക إ ِ ن َّ ك َ നിശ്ചയമായും َّ ا ചെറിയവരി (നിസ്സാരന്മാരി)ൽ പെട്ടവനാണ് (14) َ لا َ ق അവൻ പറഞ്ഞു എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി)- തരേണമേ, അവധി നൽകേണമേ ദിവസംവരെ അവർ എഴുന്നേൽപിക്കപ്പെടുന്ന (15) َ لا َ ق അവൻ പറഞ്ഞു إ ِ ن َّ ك َ നിശ്ചയമായും കാത്തുവെക്ക (ഒഴിവാക്ക)-പ്പെട്ടവരിൽപെട്ട(-വനാണ്) ഇബ്ലീസിന്റെ അഹന്ത നിമിത്തം അവനോട് സ്വർഗത്തിൽ നിന്ന് പുറത്തു -പോകുവാൻ അല്ലാഹു കൽപിച്ചു. ഇപ്പോഴെങ്കിലും അവനു ഖേദം തോന്നു -കയുണ്ടായില്ല. മനുഷ്യരുടെ ജീവിതം അവസാനിച്ചു ക്വിയാമത്തുനാളിൽ അവർ രണ്ടാമത് ജീവിപ്പിക്കപ്പെടുന്നതുവരെ തനിക്ക് ആയുഷ്ക്കാലം നീട്ടിത്തരണമെന്ന് പേക്ഷിക്കുകയാണ് ചെയ്തത്. ഇതിന്റെ ആവശ്യം സ്പഷ്ടമാണ്; മനുഷ്യവർഗം നിലനിൽക്കുന്ന കാലത്തോളം അവരെ വഞ്ചിക്കുവാനും, വഴിപിഴപ്പിക്കുവാനും തനിക്ക് അവസരം ഉണ്ടാവണം. അതോടുകൂടി, രണ്ടാമത്തെ ജീവിതത്തിനുശേഷം പിന്നീട് ആർക്കും മരണമില്ലാത്ത സ്ഥിതിക്ക് മരണത്തിൽ നിന്ന് തനിക്ക് രക്ഷ പ്രാപിക്കുകയും ചെയ്യാമെന്ന് അവൻ കരുതിയിരിക്കാം (ഇതിൽ നിന്നു ഇറങ്ങിപ്പോകുക) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം സ്വർഗത്തിൽ നിന്ന് എന്നോ, ആകാശത്തിൽ നിന്ന് എന്നോ , മലക്കുകളുടെ കൂട്ടത്തിൽ നിന്ന് എന്നോ ആയിരിക്കാവുന്നതാകുന്നു. الله اعلم ഒഴിവ് കൊടുക്കുവാനുള്ള ഇബ്ലീസിന്റെ അപേക്ഷ അല്ലാഹു സ്വീകരിച്ചു. ഏത് കാലം വരെയാണ് ഒഴിവ് കൊടുത്തതെന്ന് ഇവിടെ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സൂ: ഹിജ്റിലും, സൂ: സ്വാദിലും (അറിയപ്പെട്ട സമയത്തിന്റെ ദിവസംവരെ നീ ഒഴിവ് നൽകപ്പെട്ടവനാകുന്നു) എന്നാണ് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെ കാഹളമൂത്തിനെത്തുടർന്ന് സൃഷ്ടികളെല്ലാം നാശമടയുന്ന ദിവസം വരെ എന്നുദ്ദേശ്യം. അവൻ ചോദിച്ചതാകട്ടെ, -പല ക്വുർ-ആൻ വ്യാഖ്യാതാക്കളും പറയുന്നതുപോലെരണ്ടാമത്തെ കാഹളം ഊത്തിനെത്തു -ടർന്നുണ്ടാകുന്ന പുനഃരുത്ഥാന ദിവസംവരെ എന്നായിരുന്നു. അവന്റെ മുഴുവൻ അപേക്ഷയും സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഒന്നാമത്തെ ആവശ്യം -മനുഷ്യനുള്ള കാലംവരെ അവനെ വഞ്ചിക്കുവാനുള്ള സാധിച്ചുകിട്ടി. അല്ലാഹു കണ്ടുവെ ച്ച അതിമഹത്തായ ഒരു യുക്തി രഹസ്യമത്രെ അത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ വിജയത്തിനും പുരോഗതിക്കും അനുകൂലമായ സാഹചര്യങ്ങൾ മാത്രമാ ണ് നിലവിലുള്ളതെങ്കിൽ, മനുഷ്യജീവിതം കേവലം യാന്ത്രികമായിരിക്കും. നേരെമറിച്ച് കനത്ത പ്രതികൂല ശക്തി ഉണ്ടായിരിക്കുകയും, അതിനോട് മല്ലിട്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോഴായിരിക്കും അത് മനുഷ്യന്റെ യഥാർത്ഥ പുരോഗതിയും സാ ക്ഷാൽ വിജയവുമായിത്തീരുന്നത്. അല്ലാഹു ഇബ്ലീസിന് ആയുഷ്ക്കാലം നീട്ടിക്കൊടുത്തപ്പോൾ അവൻ പറഞ്ഞത് നോക്കുക:
7:16–17

قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ

ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ

(16) അവൻ (ഇബ്ലീസ്) പറഞ്ഞു: "എന്നാൽ, നീ എന്നെ വഴിപിഴവിലാക്കിയിരിക്കകൊണ്ട്, തീർച്ചയായും, നിന്റെ ചൊവ്വായ പാതയിൽ അവർക്കായി ഞാൻ (കാത്ത്) ഇരിക്കുക തന്നെ ചെയ്യും. (17) പിന്നെ, അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും, അവരുടെ വലഭാഗത്തുനിന്നും അവരുടെ ഇടഭാഗത്തുനിന്നും ഞാൻ അവരുടെ അടുക്കൽ ചെല്ലുകതന്നെ ചെയ്യും; അവരിൽ അധികമാളെയും നന്ദി കാണിക്കുന്നവരായി നീ കെണ്ടത്തുന്നതുമല്ല. (16) َ لا َ ق അവൻ പറഞ്ഞു എന്നാൽ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ)-തുകൊണ്ട് لأق തീർച്ചയായും ഞാൻ ഇരിക്കുക തന്നെ ചെയ്യും ْ ُ ഥ ل َ അവർക്കുവേണ്ടി, അവർക്കായി നിന്റെ പാതയിൽ ചൊവ്വായ (17) َّ ُ പിന്നെ َّ ُ م ْ لآت ِ ي َ ഞാൻ അവരുടെ അടുക്കൽ ചെല്ലുക തന്നെ ചെയ്യും അവരുടെ കൈകൾക്കിടയിലൂടെ (മുമ്പിലൂടെ) അവരുടെ പിമ്പിലൂടെയും അവരുടെ വലതുകളിലായും, വലവശത്തും അവരുടെ ഇടതുകളിലായും, ഇടവശത്തും കണ്ടെത്തുകയുമില്ല (കാണുകയുമില്ല) അവരിൽ അധികമാളുകളെ നന്ദി കാണിക്കുന്നവരായിട്ട് ഈ മനുഷ്യവർഗത്തിന്റെ കാരണം കൊണ്ടാണല്ലോ എന്നെ നീ വഴി തെറ്റി -യവനാക്കി നിശ്ചയിച്ചത്. അതിനാൽ, നിന്റെ നേരായ മാർഗത്തിൽ ചരിക്കുവാൻ അവരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാൻ ഞാൻ തക്കം പാർ ത്തുകൊണ്ടേയിരിക്കും. പ്രകാരേണയും, വിവിധ മാർഗങ്ങൾ ഉപയോഗിച്ചും അവരെ ഞാൻ വഞ്ചിച്ചുകൊണ്ടിരിക്കും. അങ്ങനെ, ഭൂരിഭാഗം മനുഷ്യരെയും നന്ദിയും കൂറുമില്ലാത്തവരായിട്ടേ കാണുകയുള്ളൂ എന്നൊക്കെയാണ് ആ ശപിക്കപ്പെട്ടവൻ പറയുന്നത്. അല്ലാഹുവിനോടുള്ള നന്ദികേടിൽ നിന്നാണല്ലോ എല്ലാ അവിശ്വാസ വും ദുർമാർഗവും ഉടലെടുക്കുന്നത്. മുമ്പിലൂടെയും, പിമ്പിലൂടെയും, വലത്തും ഇടത്തും ഭാഗങ്ങളി -ലൂടെയും ചെല്ലുമെന്നു പറഞ്ഞതിന്റെ താൽപര്യം, അവരെ വഞ്ചിക്കുവാൻ സാധ്യമാകു ന്ന എല്ലാ മാർഗങ്ങളിലൂടെയും അവരെ ഞാൻ സമീപിക്കും എന്നത്രെ. വ്യാമോഹം ജ നിപ്പിക്കുക, വാഗ്ദാനങ്ങളും ഭീഷണികളും നൽകുക, ചീത്ത കാര്യങ്ങളെ ത്താന്നിക്കുക, നല്ലതിനെ ചീത്തയായി ചിത്രീകരിച്ചുകൊടുക്കുക, ഭൗതിക സുഖസൗകര്യങ്ങളിൽ അമിതമായ താൽപര്യമുളവാക്കുക ആദിയായ പലതുമാണ് അതിനവൻ ഉപയോഗപ്പെടുത്തുന്ന മാർഗങ്ങൾ (നിസാ-ഉ് 118-120; ഹിജ്ർ 39 മുതലായവേ നാക്കുക). ഇബ്ലീസിന്റെ ഈ വീരവാദത്തെ അല്ലാഹു നിഷേധിക്കുകയോ ഖണ്ഡിക്കുകയോ ചെയ്തില്ല. പക്ഷേ, എന്റെ നിഷ്കളങ്കരായ അടിയാന്മാരെ വഴിപിഴപ്പിക്കുവാൻ നിനക്ക് സാധിക്കുകയില്ലെന്നും, നിന്നെ പിൻപറ്റുന്ന ദുർമാർഗികളെ മാത്രമേ നിനക്ക് പി ഴപ്പിക്കുവാൻ കഴിയുകയുള്ളൂവെന്നും തീർത്തു പറയുകയാണ് അല്ലാഹു ചെയ്തത് ( ഹിജ്ർ 42).
7:18–19

قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ

وَيَـٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ

(18) അവൻ (അല്ലാഹു) പറഞ്ഞു: "അപമാനിക്കപെട്ടവനും, ആട്ടപെട്ടവനുമായിക്കൊണ്ട് ഇവിടത്തിൽ നിന്നു നീ പുറത്തുപോകുക! തീർച്ചയായും, അവരിൽ ധ മനുഷ്യരിൽ പ നിന്നു നിന്നെ ആർ പിൻപറ്റിയോ നിങ്ങളെ ധ നിന്നെയും അവരെയും പ എല്ലാവരെയും കൊണ്ട് ഞാൻ "ജഹന്നം' (നരകം) നിറക്കുക തന്നെ ചെയ്യും'. (19) "ആദമേ നീയും, നിന്റെ ഇണ (ഭാര്യ) യും സ്വർഗത്തിൽ താമസിച്ചുകൊള്ളുവിൻ; എന്നിട്ട്, നിങ്ങൾ രണ്ടുപേരും നിങ്ങൾ ഉദ്ദേശിക്കുന്നേടത്തു നിന്നു തിന്നുകൊള്ളുക; ഈ (ഒരു) വൃക്ഷത്തെ നിങ്ങൾ സമീപിക്കുകയും ചെയ്യരുത്; എന്നാൽ, നിങ്ങൾ രണ്ടുപേരും അക്രമികളിൽപെട്ടവരായിത്തീരും'. (18) َ لا َ ق അവൻ പറഞ്ഞു പുറത്തുപോകുക ْ َ ا م ِ ഇതിൽ (ഇവിടത്തിൽ) നിന്ന് അപമാനിക്കപെട്ടവനായി, ആക്ഷേപിക്കപെട്ടവനായിട്ട് ആട്ടപെട്ടവനായി ل َ م َ ن ْ തീർച്ചയായും നിന്നെ തുടർന്നു, പിൻപറ്റി ْ ُ م ْ م ِ അവരിൽ നിന്ന് لأم ْ لأن ّ َ നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും ജഹന്നമിനെ, നരകത്തെ നിങ്ങളാൽ (നിങ്ങളെക്കൊണ്ട്) എല്ലാവരെയും (19) താമസിക്കുക, പാർക്കുക أ َ ن ْ ت َ നീ(യും) നിന്റെ ഇണ(-ഭാര്യ)യും സ്വർഗത്തിൽ ف َ ك ُ لا എന്നിട്ട് നിങ്ങൾ രണ്ടുപേരും തിന്നുകൊള്ളുക ഇടത്തിൽനിന്നു, വിധേന നിങ്ങൾ ഉദ്ദേശിച്ച നിങ്ങൾ രണ്ടുപേരും സമീപിക്കയും ചെയ്യരുത് ه َ ذ ِ ه ِ الش വൃക്ഷത്തെ എന്നാൽ നിങ്ങൾ ആയിത്തീരും الظّ അക്രമികളിൽപെട്ട(-വർ) ഇബ്ലീസിനെ അല്ലാഹു സ്വർഗത്തിൽ നിന്ന് പുറത്താക്കി. ആദം നബി- (അ)യോടും, ഭാര്യ ഹവ്വാ-ഉ് (അ)-നോടും സ്വർഗത്തിൽ യഥേഷ്ടം ഭക്ഷിച്ചും സുഖിച്ചും താമസിച്ചു കൊള്ളുവാൻ കൽപിക്കുകയും ചെയ്തു. ഈ സ്വർഗം കൊണ്ടുദ്ദേശ്യം, സജ്ജനങ് ങൾക്ക് പരലോകത്ത് വെച്ച് പ്രതിഫലമായി നൽകപ്പെ -ടുന്ന അതേ സ്വർഗംതന്നെയാണോ, മറ്റു വല്ല സ്വർഗവുമായിരുന്നുവോ? ന മുക്കറിഞ്ഞുകൂടാ. അത് ക്വുർ-ആനിലും ഹദീഥിലും വ്യക്തമാക്കപ്പെട്ടുകാണുന്നില്ല. അത -റിഞ്ഞതുകൊണ്ട് പ്രത്യേകം പ്രയോജനമില്ല. ج َ ن َّ ة (ജന്നത്ത്) എന്ന വാക്കിന്റെ ഭാഷാർത്ഥം "തോട്ടം' അല്ലെങ്കിൽ "തോപ്പ്' എന്നാണെന്നുവെച്ച് -ചില ആളുകൾ ഭൂമിയിലെവിടെയോ ഉള്ള ഒരു വക്കുവാൻ നിവൃത്തിയില്ല. കാരണം, അവിടെ വിശപ്പുണ്ടാകുകയില്ല; നഗ്നത വെളിപ്പെടുകയില്ല; ദാഹമുണ്ടാവുകയില്ല; വെയിൽ കൊള്ളുകയില്ല എന്നൊക്കെ ആദം (അ)-നോട് അല്ലാഹു പറഞ്ഞതായി സൂ: ത്വാഹാ 118, 119ൽ വന്നിരിക്കുന്നു. കൂടാതെ, അവരോട് സ്വർ ഗത്തിൽ നിന്ന് ഇറങ്ങിപ്പോകുവാൻ കൽപിച്ചപ്പോൾ, നിങ്ങൾക്ക് ഭൂമിയിൽ താമസിക്കുകയും പയോഗമെടുക്കുകയും ചെയ്യാമെന്നു അല്ലാഹു അറിയിച്ചതായി താഴെ 24--ാം വചന -ത്തിൽ വരുന്നുമുണ്ട്. അപ്പോൾ, ഈ "സ്വർഗം' ഭൂമിയിൽ തന്നെയുള്ള "സ്വർഗമായ ഒരു തോട്ട'മായിരിക്കുവാൻ തരമില്ലല്ലോ. ആദം നബി(അ)ക്ക് മലക്കുകൾ ചെയ്ത ഈ സുജൂദിന്റെ സംഭവം ബൈബ്ളിൽ പ്രസ്താവിക്കപെട്ടിട്ടില്ല. പക്ഷേ, ഏറെക്കുറെ വ്യത്യസ്തമായ രൂപത്തിലാണെങ്കിലും പിശാചിന്റെ ദുർമന്ത്രത്തിന് വഴങ്ങി ആദമും (അ) വിലക്കെ പ്പട്ട വൃക്ഷത്തിന്റെ ഫലം ഭുജിച്ച സംഭവം അതിൽ വിവരിച്ചിട്ടുണ്ട്. "ദൈവം കിഴക്ക് ദേനിൽ ഒരു തോട്ടം ഉണ്ടാക്കി അതിലാണ് ആദമിനെ താമസിപ്പിച്ചത്' എന്ന് അതിൽ പറയുന്നു (ഉൽപത്തി: 2ൽ9). ഈ വാക്കിനെ ആസ്പദമാക്കിയായിരിക്കാം ചിലർ, അറബിക്കടലും ചെങ്കടലും കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന "അദ്ൻ' ( ن عد --ഏഡൻ) ആയിരുന്നു അതെന്നു അഭിപ്രായപെട്ടത്. ബൈബ്ൾ പറഞ്ഞ ഏദൻ തോട്ടത്തെപറ്റി "വേദപുസ്തക നിഘണ്ടു' പറഞ്ഞതിന്റെ ചുരുക്കം: "അത് എവിടെയായിരുന്നുവെ ഇതുവരെയും, ഒരു എത്തും പിടിയും കിട്ടിയിട്ടില്ല; പലരും അവരുടെ ഇഷ്ടം പോലെ ഇതിനെ വിവരിച്ചിട്ടുണ്ട്; പുതിയ നിയമത്തിൽ ആ വാക്കില്ലെങ്കിലും പറുദീസാ ( فردوس --ഫിർദൗസ്) എന്ന വാക്ക് ഏദേനെ സംബന്ധിച്ച ആശയത്തിൽ നിന്നാണ് അതിൽ വന്നിരിക്കുന്നത്' (പേ: 71) എന്നൊക്കെയാകുന്നു. അതേ സമയത്ത് സ്വർഗത്തെപറ്റി " അദൻ' എന്നും, "ഫിർദൗസ്' എന്നും ( وس ن، جنات الفرد جنات عد ) ക്വുർ-ആനിൽ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിക്കപെട്ടിട്ടുണ്ട് എന്നുള്ളതും പ്രസ്താവ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, അത് ഭൂമിയിലുള്ള ഒരു തോട്ടമായിരുന്നില്ലെന്ന് പറയുവാനേ നിവൃത്തിയുള്ളൂ. الله اعلم ഏതായാലും സ്വർഗത്തിൽ താമസിച്ചുകൊള്ളുവാനും, യഥേഷ്ടം വിടെനിന്നും ഭുജിച്ചുകൊള്ളുവാനും ആദം നബി (അ)ക്ക് അനുവദിച്ചുകൊടുത്തപ്പോൾ അല്ലാഹു ഒരു നിബന്ധനവെച്ചു. ഒരു നിശ്ചിത വൃക്ഷത്തെ സമീപിക്കരുത് -അഥവാ അതിന്റെ ഫലം ആ നിബന്ധന. മനുഷ്യവർഗ -ത്തെക്കൊണ്ട് അല്ലാഹു ഉദ്ദേശിച്ചുവെച്ച മഹത്തായ ഒരു ലക്ഷ്യത്തിന്റെ നാന്ദി കുറിക്കുന്നതായിരുന്നു ആ കൽപനയെന്ന് തുടർന്നുള്ള നടപടികളിൽ നിന്ന് മനസ്സിലാകുന്നു. ഇബ്ലീസാകട്ടെ, താൻ പ്രതിജ്ഞയെടുത്ത കൃത്യങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തി.
7:20–21

فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ

وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّـٰصِحِينَ

(20) എന്നിട്ട്, അവർ രണ്ടുപേർക്കും മറക്കപ്പെട്ടിരുന്ന അവരുടെ നഗ്നത അവർക്ക് വെളിവാക്കുവാനായി പിശാച് അവരോട് ദുർമന്ത്രണം നടത്തി; അവൻ പറയുകയും ചെയ്തു: "നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോട് ഈ വൃക്ഷത്തെക്കുറിച്ച് വിരോധിച്ചിട്ടില്ല, നിങ്ങൾ രണ്ടുപേരും മലക്കുകൾ ആയിത്തീരുകയോ, അല്ലെങ്കിൽ നിങ്ങൾ ശാശ്വതവാസികളിൽപെട്ടവരായിത്തീരുകയോ ചെയ്യുമെന്നതിനാൽ അല്ലാതെ'. (21) അവൻ അവരോട് സത്യം ചെയ്തു പറയുകയും ചെയ്തു: നിശ്ചയമായും, ഞാൻ നിങ്ങൾ രണ്ടാൾക്കും ഗുണകാംക്ഷികളിൽപെട്ടവൻ തന്നെയാണെന്ന്. (20) എന്നിട്ടു ദുർമന്ത്രണം നടത്തി َ ُ م َ ا † അവർ രണ്ടാളോടും الش പിശാച് അവൻ വെളിവാക്കുവാൻവേണ്ടി َ ُ م َ ا † അവർക്ക് രണ്ടാൾക്കും മറക്ക (മൂടിവെക്ക)-പ്പെട്ടത് അവരിൽ നിന്ന്, അവർക്ക് അവരുടെ നഗ്നതയിൽ നിന്ന് َ لا َ ق َ و അവൻ പറയുകയും ചെയ്തു നിങ്ങളെ രണ്ടാളെയും വിരോധിച്ചിട്ടില്ല നിങ്ങളുടെ റബ്ബ് الش വൃക്ഷത്തിൽ നിന്ന്, മരത്തെപറ്റി നിങ്ങൾ ആകുന്നതിനാലല്ലാതെ, ആയിത്തീരുമെന്നതുകൊണ്ടല്ലാതെ രണ്ടു മലക്കുകൾ അല്ലെങ്കിൽ നിങ്ങൾ ആയിത്തീരുമെന്നതിനാൽ ശാശ്വതന്മാരിൽ, നിത്യവാസികളിൽപെട്ട(-വർ) (21) അവൻ അവരോട് സത്യംചെയ്തു കാട്ടുക(-പറയുക)യും ചെയ്തു ّ إ നിശ്ചയമായും ഞാൻ നിങ്ങൾ രണ്ടാൾക്കും الن ഗുണകാംക്ഷികളിൽപെട്ട(-വൻ)-തന്നെ. വിരോധിക്കപെട്ട വൃക്ഷം ഏതായിരുന്നു? അതിൽനിന്ന് ഭുജിച്ചത് നിമിത്തം അവരുടെ നഗ്നത എങ്ങനെ വെളിവായി? അതുവരെ അതു മറക്കുവാൻ അവർക്ക് വല്ല വസ്ത്രവും ഉണ്ടായിരുന്നുവോ? ഇതൊന്നും ഉറപ്പിച്ചുപറയത്തക്ക തെളിവുകളില്ല. എങ്കിലും ആദമിനും, ഹവ്വാ-ഇനും (അ) പ്രകാശംകൊണ്ടുള്ള ഒരുത രം സ്വർഗീയ വസ്ത്രമുണ്ടായിരുന്നവെന്നും, വൃക്ഷത്തിൽ നിന്നും ഭുജിച്ചതോടെ അത് നീങ്ങിപ്പോയെന്നും വഹബുബ്നു മുനബ്ബഹ് (റ) പറഞ്ഞതായി ഇബ്നു ജരീർ, തിർമിദീ (റ) മുതലായവർ ഉദ്ധരിച്ചിരിക്കുന്നു. മറ്റുള്ളവർ കാണുന്നത് ലജ്ജയും അനിഷ്ടവുമായി കരുത -പ്പെടുന്നതിനെല്ലാം سوأة എന്നു പറയപ്പെടും. ആദം (അ)ന്റെ ഒരു പുത്രൻ തന്റെ സഹോദരെ ന കൊലപ്പെടുത്തിയ സംഭവം വിവരിച്ചപ്പോൾ, കൊല്ലപ്പെട്ട മൃതദേ -ഹത്തെ ഉദ്ദേശിച്ച് അവന്റെ സഹോദരന്റെ سوأة എന്നു സൂ: പറഞ്ഞതുപോലെ ഈ അർത്ഥത്തിലാണ് ഇവിടെ എന്നു പറഞ്ഞത് അവരുടെ ഗുഹ്യസ്ഥാനത്തെ -അഥവാ ക്വുർ-ആൻ വ്യാഖ്യാതാക്കൾ പറ -യുന്നത്. അവരുടെ നഗ്നത വെളിപ്പെടുത്തുവാൻ വേണ്ടി പിശാച് ദുർമന്ത്ര ണം നടത്തി എന്നുപറഞ്ഞതിന്റെ താൽപര്യം, അവന്റെ ദുർമന്ത്രണത്തിന്റെ ഫലമായി അത് വെളിപ്പെട്ടു എന്നായിരിക്കും. അല്ലെങ്കിൽ, അല്ലാഹുവിന്റെ കൽപനക്കെതിരായി ആ വൃക്ഷത്തിൽ നിന്ന് ഭു ജിച്ചാൽ ഗുഹ്യസ്ഥാനം വെളിപ്പെടുമെന്ന് പിശാചിന് വന്നും, അങ്ങിനെ വെളിപ്പെടുവാൻ വേണ്ടി അവനത് ചെയ്തുവെന്നുമായിരിക്കാം. (അല്ലാ -ഹുവിനറിയാം) ഈ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചാൽ നിങ്ങൾ മലക്കുകളോ ശാശ്വത ജീവികളോ ആയിത്തീരുമെന്ന് )പറഞ്ഞുകൊണ്ടാണ് ഇബ്ലീസ് അവരെ വഞ്ചിച്ചത്. മലക്കുകൾക്കാണ് മനുഷ്യരെക്കാൾ ശ്രേഷ്ഠതയുള്ളതെന്ന അഭിപ്രാ -യക്കാർ -ഇവരിൽ അധികവും വസ്തുത തങ്ങളുടെ വാദത്തിന് തെളിവായി എടുക്കാറുണ്ട്. നേരെ മറിച്ച് മലക്കുക -ളോട് ആദം നബി(അ)ക്ക് സുജൂദ് ചെയ്വാൻ കൽപിച്ചതും, അദ്ദേഹത്തിന് അല്ലാഹു വസ്തുക്ക -ളെപറ്റി പഠിപ്പിച്ചപ്പോൾ മലക്കുകൾ അവരുടെ അജ്ഞത സമ്മതിച്ചതും, മറു ഭാഗക്കാ ർ തങ്ങൾക്കും തെളിവാക്കാറുണ്ട്. രണ്ടഭിപ്രായത്തിനും വ്യക്തമായ തെളിവു -കളില്ലതാനും. അതുകൊണ്ട് പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ ഏകോപിച്ച ഒരഭി -പ്രായമില്ല. പ്രവാചകന്മാർ മലക്കുകളെക്കാൾ ശ്രേഷ്ഠരാണെന്നുള്ളതിൽ ഭൂരിപക്ഷം പണ്ഡിതന്മാരും യോജിക്കുന്നുവെന്നു മാത്രം. ക്വുർ-ആനിൽ മനുഷ്യന്റെ ഉൽകൃഷ് ടതയെ കുറിക്കുന്ന പല പ്രസ്താവനകളുണ്ടെങ്കിലും മലക്കുകളെക്കാൾ മനുഷ്യർക്ക് ശ്രേഷ്ഠതയുണ്ടെന്നോ, എല്ലാ സൃഷ്ടികളെക്കാളും അവർ ശ്രേഷ്ഠരാണെന്നോ എവിടെയും വ്യക്തമായി പ്രസ്താവിക്കുന്നില്ല. അതേ സമയത്ത് ഒരിടത്തിൽ മനുഷ്യ ന്റെ ശ്രേഷ്ഠത വിവരിക്കുന്ന മദ്ധ്യേ (നാം സൃഷ്ടിച്ചിട്ടുള്ളവരിൽ പലരെക്കാളും അവരെ -മനുഷ്യരെനാം ശ്രേഷ്ഠമാക്കുകയും ചെയ് തിരിക്കുന്നു (17:70). എന്നും പറഞ്ഞിരിക്കുന്നു. അപ്പോൾ, മനുഷ്യരെക്കാളോ, അല്ലെങ്കിൽ മനുഷ്യരുടെ അത്ര തന്നെയോ ശ്രേഷ്ഠതയുള്ള വേറെ ചില സൃഷ്ടികളും ഉണ്ടായി -രിക്കുവാൻ സാധ്യതയുണ്ടെന്നുവരുന്നു. ആ സ്ഥിതിക്ക് ഭൂമിയിലുള്ള ജീവികളിൽവെച്ച് ഉൽകൃഷ്ടജീവി മനുഷ്യനാണ് എന്നല്ലാതെ, പലരും പറയാറുള്ളതുപോലെ അഖി -ലാണ്ഡ ജീവികളെക്കാളെല്ലാം ഉൽകൃഷ്ടനാണ് മനുഷ്യൻ എന്നു പറയുവാൻ ന്യായം കാണുന്നില്ല. الله اعلم
7:22

فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ

(22) എന്നിട്ട്, അവർ രണ്ടുപേരെയും അവർ വഞ്ചനമൂലം (തരം)-താഴ്ത്തി, അങ്ങിനെ, അവർ (ആ) വൃക്ഷ (-ഫല)ത്തെ രുചി നോക്കിയപ്പോൾ, അവർക്ക് അവരുടെ നഗ്നത വെളിവായി. സ്വർഗത്തിലെ ഇലയിൽ നിന്നും (എടുത്ത്) അവർ തങ്ങളുടെമേൽ പറ്റിക്കുവാൻ തുടങ്ങുകയും ചെയ്തു; അവർ രണ്ടാളുടെയും റബ്ബ് അവരെ വിളിച്ചു (പറഞ്ഞു): "ആ വൃക്ഷത്തെപറ്റി ഞാൻ നിങ്ങളോട് വിരോധിച്ചിരുന്നില്ലേ?! പിശാച് നിങ്ങൾക്ക് രണ്ടാൾക്കും സ്പഷ്ടമായ ശത്രുവാണെന്ന് ഞാൻ നിങ്ങളോട് പറയുകയും (ചെയ്തിരുന്നില്ലേ)?!' (22) ف َ د َ لاه ُ م َ ا എന്നിട്ട് അവൻ അവരെ താഴ്ത്തി, അധഃപതിപ്പിച്ചു, താഴെ ഇറക്കി വഞ്ചനയാൽ, വഞ്ചനമൂലം അങ്ങനെ അവർ രണ്ടുപേരും രുചി നോക്കിയപ്പോൾ, ആസ്വദിച്ചാരെ الش വൃക്ഷത്തെ ت ْ ب َ د َ വെളിവായി َ ُ م َ ا † അവർക്ക് രണ്ടാൾക്കും അവരുടെ നഗ്നത അവർ രണ്ടാളും തുടങ്ങി പറ്റിക്കുവാൻ, വെച്ചുചേർക്കുവാൻ രണ്ടാളുടെയുംമേൽ ഇലയിൽനിന്ന് സ്വർഗത്തിലെ അവരെ രണ്ടാളെയും വിളിക്കുകയും ചെയ്തു അവരുടെ റബ്ബ് ഞാൻ നിങ്ങളെ വിരോധിച്ചില്ലേ വൃക്ഷത്തെപറ്റി നിങ്ങളോട് ഞാൻ പറയുകയും (ചെയ്തില്ലേ?) الش നിശ്ചയമായും പിശാച് നിങ്ങൾ രണ്ടാൾക്കും ശത്രുവാണ് م ُ ب ِ ين ٌ പ്രത്യക്ഷ, സ്പഷ്ടമായ മനുഷ്യനെ വഞ്ചിക്കുവാൻ പ്രതിജ്ഞയെടുത്ത പിശാച് അവന്റെ പ്രവർത്ത നം ഒന്നാമത്തെ മനുഷ്യനായ ആദമിലും അദ്ദേഹത്തിന്റെ ഇണയായ തന്നെ ആരംഭിച്ചു. ആദം (അ) അന്നു പ്രവാചകനായിട്ടില്ലെന്ന് മാത്രമല്ല, മനുഷ്യ പ്രകൃതിയുടെ ശൈശവാവസ്ഥയുടെ പ്രാരംഭ ദശയിലുമാണല്ലോ ഉള്ളത് . അങ്ങനെ 20:115ൽ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ദൃഢനിശ്ചയക്കുറവ് കാരണം അവ ർ അല്ലാഹുവിന്റെ കൽപന വിസ്മരിക്കുകയും, പിശാചിന്റെ മന്ത്രത്തിൽ വഞ്ചിതരാവുകയും ചെയ്തു. അതിന്റ ഫലമായി അനുഭവപ്പെട്ട ഒന്നാമത്തെ തരംതാഴ്ച തുവരെ അവർക്കുണ്ടായിരുന്ന സ്വർഗീയ വസ്ത്രം നഷ്ടപ്പെട്ടതായിരുന്നു . മാനം മറക്കുവാൻ ഇലകളെ ആശ്രയിക്കേണ്ടുന്ന ഗതികേട് നേരിട്ടു. അവസാനം തെറ്റു -ബോധ്യമായി ഖേദക്കുകയായി. സൂ: അൽബക്വറഃ 37ൽ പ്രസ്താവിച്ചതുപോലെ, പശ്ചാത്താപം പ്രക -ടിപ്പിക്കുവാനുള്ള വാക്കുകൾ അല്ലാഹുവിൽ നിന്നുതന്നെ അവർക്ക് സിദ്ധിക്കുകയുണ്ടായി. അവരുടെ പശ്ചാത്താപം അവൻ സ്വീകരിക്കുകയും ചെയ്തു. 23--ാം വച -നത്തിൽ അവർ പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ച അതേ വാക്കുകളാണ് അൽബക്വറഃ 37ൽ അല്ലാഹുവിൽ നിന്നും അവർ ഏറ്റെടുത്തു പഠിച്ചുവെന്നു പറഞ്ഞ വാക്കുകൾ എന്ന് ദ്വഹ്ഹാക് (റ) പ്രസ്താവിച്ചതായി ഇബ്നു ജരീർ (റ) നിവേദനം ചെയ്തി -ട്ടുള്ളത് പ്രസ്താവ്യമാണ്. അപ്പോൾ, മുഹമ്മദ് നബി തിരുമേനിയെക്കൊണ്ട് "തവസ്സുൽ' (ഇടതേട്ടം) ചെയ്തതുകൊണ്ടാണ് അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെ ന്നും മറ്റുമുള്ള അടിസ്ഥാന രഹിതമായ വാർത്തകൾക്ക് ഇവിടെ നിലനിൽപില്ല തന്നെ. അല്ലാഹു അവർക്ക് പാപം പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും ചെയ്തുവെങ്കിലും സ്വർഗത്തിൽ വസിക്കുവാനുള്ള നിബന്ധന അവർ തെറ്റിച്ചതിനെത്തുടർന്ന് അവർക്ക് ഭൂമിയിലേക്ക് താമസം മാറ്റേണ്ടി വന്നു. മനുഷ്യ വാസത്തിന് അല്ലാഹു നിശ്ചയിച്ചു വെച്ചതാണല്ലോ ഭൂമി. അതെ,-- മലക്കുകൾ കുറ്റവാസന തീണ്ടാത്തവരും പാപത്തിൽ നിന്ന് പരിശുദ്ധരുമാണ്. പിശാചാകട്ടെ, നേരെ വിപരീതവും. രണ്ടിനും സാധ്യതയുള്ള ഒരു പ്രകൃതി വിശേഷ-- മാണ് മനുഷ്യന് അല്ലാഹു നൽകിയിരിക്കുന്നത്. സന്മാർഗനിഷ് ഠനായി പുരോഗമിച്ചു മലക്കുകളെക്കാൾ ഉന്നതമായ നിലപാടിലേക്ക് ഉയരുവാനും , ദുർമാർഗ നിരതനായി - തനി പൈശാചികത്വത്തിലേക്ക് അധഃപതിക്കുവാനും ഉതകുന്ന പ്രകൃതിയാണ് മനുഷ്യനുള്ളത്. ആ പ്രകൃതിയുടെ നാന്ദിയാണിത്. ആദം (അ) തെറ്റു ചെയ്തുവെങ്കിലും അതിൽ ഇബ്ലീസിനെപ്പോലെ അദ്ദേഹം ഉറച്ചുനിന്നില്ല.
7:23

قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

(23) അവർ രണ്ടാളും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചു; നീ ഞങ്ങൾക്ക് പൊറുത്തു തരുകയും, ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ, നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ പെട്ടവരായിത്തീരുകതന്നെ ചെയ്യും!' (23) الا അവർ രണ്ടാളും പറഞ്ഞു ഞങ്ങളുടെ റബ്ബേ ഞങ്ങൾ അക്രമം (അനീതി) ചെയ്തു ഞങ്ങളോട് തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ പൊറുത്തില്ലെങ്കിൽ ل َ ن َ ا ഞങ്ങൾക്ക് ഞങ്ങളോട് കരുണ ചെയ്യുകയും (ചെയ്തില്ലെങ്കിൽ) നിശ്ചയമായും ഞങ്ങൾ ആയിത്തീരുകതന്നെ ചെയ്യും നഷ്ടപെട്ടവരുടെ കൂട്ടത്തിൽ
7:24–25

قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ

قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ

(24) അവൻ (അല്ലാഹു) പറഞ്ഞു: "നിങ്ങൾ (എല്ലാവരും) ഇറങ്ങിക്കൊള്ളുവിൻ; നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു ധ ഇതു ഓർമവെക്കണം പ . "ഭൂമിയിൽ നിങ്ങൾക്ക് ഒരു (നിശ്ചിത) സമയംവരെ താമസ (സൗകര്യ)- വും, ഉപയോഗവുമുണ്ടായിരിക്കും'. (25) അവൻ (അല്ലാഹു) പറഞ്ഞു: "അതിൽ തന്നെ നിങ്ങൾ ജീവിക്കും, അതിൽ തന്നെ നിങ്ങൾ മരിക്കും, അതിൽ നിന്നു തന്നെ നിങ്ങൾ (വീണ്ടും) പുറത്തു വരുത്തപ്പെടുകയും ചെയ്യും. (24) َ لا َ ق അവൻ പറഞ്ഞു നിങ്ങൾ ഇറങ്ങുവിൻ നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു നിങ്ങൾക്കുണ്ട് الأر ْ ض ِ في ِ ഭൂമിയിൽ താമസം, തങ്ങുന്ന സ്ഥാനം, വാസസ്ഥലം ഉപയോഗവും, ഉപകരണവും ഒരു സമയംവരെ (25) َ لا َ ق അവൻ പറഞ്ഞു َ ا : ف ِ അതിൽ (തന്നെ) നിങ്ങൾ ജീവിക്കും അതിൽ (തന്നെ) നിങ്ങൾ മരിക്കുന്നു അതിൽ നിന്ന് (തന്നെ) നിങ്ങൾ പുറപ്പെടുവിക്ക(-പുറത്തുകൊണ്ടുവര)-പ്പെടുകയും ചെയ്യുന്നു സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് അയച്ചപ്പോൾ, അവർക്കാവശ്യമാ യ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും അല്ലാഹു അവർക്ക് നൽകി. നിങ്ങൾക്കവിടെ യ ഥേഷ്ടം താമസിക്കാം. അതിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. നിങ്ങൾക്ക് വേണ്ടതൊക്കെ ഒരുക്കിവെച്ചു കൊണ്ടാണ് നിങ്ങളെ അങ്ങോട്ടയക്കുന്നത്. നിങ്ങളുടെ ജീവിതവും മരണവും അവിടെ വെച്ചുതന്നെയായിരിക്കും. എന്നാ ൽ, നിങ്ങൾക്കവിടെ ഒരു കാലാവധിവരെയുള്ള ജീവിതമേയുള്ളൂ. അത് കഴിഞ്ഞാൽ നിങ്ങൾ രണ്ടാമതും അല്ലാഹുവിങ്കലേക്ക് തിരിച്ചു കൊണ്ടുവരപ്പെടും എന്നൊക്കെ അവെ ര അഭിമുഖീകരിച്ചുകൊണ്ട് നിങ്ങൾ ഇറങ്ങുവിൻ എന്നു ബഹുവചന രൂപത്തിൽ പറഞ്ഞിരിക്കകൊണ്ട്, ആദം, ഹവ്വാ-ഉ് (അ), ഇബ്ലീസ് എന്നീ മൂന്നു പേരോടുമായിരുന്നു ഈ കൽപനയെന്ന് മനസ്സിലാക്കാം. എന്നാൽ, ഭൂമിയിൽ എവിടെയാണ -വർ ആദ്യം വന്നത്? അല്ലാഹുവിനറിയാം. സിലോണിലാണെന്നും മറ്റുമുള്ള പ്രസ്താവനകളെല്ലാം ചില ഐതിഹ്യങ്ങൾ മാത്രമാകുന്നു. മനുഷ്യാരംഭഘട്ടത്തിൽ ആദ്യത്തെ മനുഷ്യരായ ആദമിലും, ഹവ്വാ-ഇലും (അ) നടന്ന ഈ സംഭവങ്ങളിൽ നിന്ന് മനുഷ്യന്റെ ഉയർച്ചയെയും, താഴ്ചയെയും കുറിക്കുന്നതും, അവൻ അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും നമുക്ക് പഠിക്കുവാനുണ്ട്. പല രും -അവരവരുടെ ചിന്താഗതിയും വീക്ഷണഗതിയും അനുസരിച്ച്പലതും ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. എന്നാൽ, ഈ സംഭവങ്ങൾ കാണ്ട് അല്ലാഹു തുടർന്നു ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധാർഹമത്രെ. ആദ -മിന്റെ സന്തതികളേ എന്നു വിളിച്ചുകൊണ്ട് അടുത്ത രണ്ടു വചനങ്ങളിൽ അല്ലാഹു പറയുന്നത് നോക്കുക:- വിഭാഗം - 3
7:26

يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ

(26) ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്നത മറക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങൾക്ക് ഇറക്കിത്തന്നിട്ടുണ്ട്. സൂക്ഷ്മത (ഭയഭക്തി-) യാകുന്ന വസ്ത്രമാകട്ടെ, അതത്രെ (കൂടുതൽ) ഉത്തമം. അത് അല്ലാഹുവിന്റെ "ആയത്ത്' (ദൃഷ്ടാന്തം) കളിൽ പെട്ടതാകുന്നു. അവർ (മനുഷ്യർ) ഉറ്റാലോചിച്ചേക്കാം. (26) സന്തതികളേ, മക്കളേ َ م َ دآ ആദമിന്റെ നാം ഇറക്കിയിട്ടുണ്ട് നിങ്ങൾക്ക് വസ്ത്രം മറക്കുന്ന, മൂടുന്ന നിങ്ങളുടെ നഗ്നത അലങ്കാര വസ്ത്രവും الت സൂക്ഷ്മത (ഭയഭക്തി)-യാകുന്ന വസ്ത്രം ذ َ ل ِ ك َ അത് خ َ ير ْ ٌ ഉത്തമമാണ്, കൂടുതൽ നല്ലതാണ് ذ َ ل ِ ك َ അത് ആയത്തു (ദൃഷ്ടാന്തം---ലക്ഷ്യം)-കളിൽ പെട്ടതാകുന്നു ِ َّ اللها അല്ലാഹുവിന്റെ അവരായേക്കാം, അവരാകുവാൻവേണ്ടി അവർ ഉറ്റാലോചിക്കും
7:27

يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ

(27) ആദമിന്റെ സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയതുപോലെ, നിങ്ങളെ അവൻ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ;- (അതെ) അവർക്ക് രണ്ടാൾക്കും അവരുടെ നഗ്നത കാണിക്കുവാൻവേണ്ടി അവരുടെ വസ്ത്രം അവരിൽ നിന്നും നീക്കം ചെയ്തുകൊണ്ട് (പുറത്താക്കിയതുപോലെ). നിശ്ചയമായും, അവനും അവന്റെ കൂട്ടരും നിങ്ങൾ അവരെ (അങ്ങോട്ട്) കാണാത്ത വിധത്തിൽ നിങ്ങളെ (ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവർക്ക് നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു. (27) ആദമിന്റെ സന്തതികളേ നിങ്ങളെ കുഴപ്പത്തിലാക്കരുത്, കുഴപ്പപ്പെടുത്താതിരിക്കട്ടെ الش പിശാച് അവൻ പുറത്താക്കിയതുപോലെ നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തിൽ നിന്ന് നീക്കം ചെയ്തു (ഉരിഞ്ഞു---അഴിച്ചു)-കൊണ്ട് അവർ രണ്ടാളിൽ നിന്ന് അവരുടെ വസ്ത്രം അവൻ അവർക്ക് കാണിക്കു (കാട്ടിക്കൊടുക്കു)-വാൻ അവരുടെ നഗ്നത إ ِ ن َّ ه ُ നിശ്ചയമായും അവൻ അവൻ നിങ്ങളെ കാണും അവന്റെ കൂട്ടവും, കൂട്ടരും വിധേന നിങ്ങളവരെ കാണാത്ത നിശ്ചയമായും നാം ആക്കിയിരിക്കുന്നു الش പിശാചുക്കളെ ബന്ധുമിത്രങ്ങൾ, കാര്യകർത്താക്കൾ വിശ്വസിക്കാത്തവർക്ക് ആദം നബി (അ)-യുടെയും ഇബ്ലീസിന്റെയും സംഭവത്തിൽ നിന്ന് ആദം നബി (അ)-യുടെ സന്തതികളായ മനുഷ്യവർഗം ഓർമിച്ചിരിക്കേണ്ടുന്ന ചില കാര്യങ്ങളാണ് "ആദമിന്റെ സന്തതികളേ' എന്നു വിളിച്ചുകൊണ്ട് ഈ വചനങ്ങളിൽ അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നത്. ആദ്യത്തെ വചനത്തിൽ നഗ്നത മറക്കുവാനും, അലങ്കാരത്തിനും ആവ -ശ്യമായ വസ്ത്രങ്ങൾ നൽകി അനുഗ്രഹിച്ചതിനെ ഓർമിപ്പിക്കുന്നു. ഭക്ഷണപാനീയങ്ങളെപ്പോലെത്തന്നെ മനുഷ്യന്റെ ജീവിതാവശ്യങ്ങളിൽ അനിവാര്യമായ ഒന്നെ ത്ര നഗ്നത മറക്കുവാനാവശ്യമായ വല്ല സാമഗ്രിയും അവനുണ്ടായിരിക്കലും. നാഗരിക ജീവിതം അറിഞ്ഞുകൂടാത്ത കാട്ടാള വർഗങ്ങൾപോലും വല്ല ഇലകളോ മരത്തോലുക -ളോകൊണ്ട് ഗുഹ്യസ്ഥാനം മറക്കാറുള്ളതിൽ നിന്ന് ഇതിന്റെ പ്രധാന്യം മനസ്സിലാ -ക്കാവുന്നതാണ്. ജീവിതത്തിൽ പരിഷ്കാരം സിദ്ധിക്കുംതോറും വസ്ത്രത്തിന്റെ ആവശ്യകതയും, അതിൽ വൈവിധ്യത്തിന്റെ ആഗ്രഹവും വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതരജീവി വർഗങ്ങളിൽ നിന്ന് മനുഷ്യവർഗത്തെ വേർതിരിക്കുന്ന ജീവിതാവശ്യങ്ങളിൽ ഒന്നത്രെ അത്. ക്വുർ-ആൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചതുപോലെ, സ്വ ർഗത്തിലായിരുന്നപ്പോൾ മനുഷ്യവർഗത്തിന്റെ ആദ്യ മാതാപിതാക്കളായ ആദം (അ)നും ഹവ്വാ -ഉ് (അ)നും നഗ്നത മറക്കുവാനുള്ള ഏതോ ഒരു തരം വസ്ത്രം ഉണ്ടായിരുന്നതും, പി ശാചിന്റെ ദുരുപദേശത്തിൽ വഞ്ചിതരായതിന്റെ ഫലമായി അവരുടെ ആ വസ്ത്രം നഷ്ടെ പട്ട് നഗ്നത പ്രത്യക്ഷപ്പെട്ടുവെന്നുള്ളതും, ഉടനെ അവർ സ്വർഗത്തിലെ ഇലകൾ എടുത്തു ദേഹത്തിൽ പറ്റിക്കുവാൻ തുടങ്ങിയതും കൂടി ആലോചിക്കുമ്പോൾ വസ് ത്ര വിഭവം വഴി അല്ലാഹു മനുഷ്യവർഗത്തിന് നൽകിയ അനുഗ്രഹത്തിന്റെ മഹത്വം മനസ്സിലാക്കാവുന്നതാകുന്നു. അതിന്റെ പേരിൽ മനുഷ്യൻ സദാ അല്ലാഹുവിന് നന്ദി -യുള്ളവരായിരിക്കേണ്ടതുമാകുന്നു. ( ) ريش (രീശ്) എന്ന വാക്കിന് "അലങ്കാര വസ്ത്രം' എന്നാണ് മിക്ക ക്വുർ-ആ ൻ വ്യാഖ്യാതാക്കളും അർത്ഥം കൽപിച്ചിരിക്കുന്നത്. അലങ്കാരത്തിനും, ഭംഗിക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന എല്ലാ വസ്തുക്കൾക്കും ആ വാക്ക് ഉപയോഗി -ക്കാമെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. പക്ഷിയുടെ തൂവൽ എന്നാണ് ريش ന്റെ പ്രസിദ്ധമായ അർത്ഥമെന്നും, ചിലപ്പോൾ അത് ചിറകിലെ തൂവലിനെ മാത്രം ദേ്ദശിച്ചു പറഞ്ഞശേഷം ഇമാം റാഗിബ് (റ) പറയുന്നു: "പക്ഷിയുടെ തൂവൽ മനുഷ്യന്റെ വസ്ത്രം പോലെയായതുകൊണ്ട് വസ്ത്രങ്ങൾക്കും അത് ഉപേ യാഗിക്കപ്പെട്ടിരിക്കുന്നു'. ഏതായാലും, വസ്ത്രത്തെ സംബന്ധിച്ചു പറയുന്ന സന്ദർഭമായതുകൊണ്ട് പ്രധാനമായും അലങ്കാരത്തിനുള്ള വസ്ത്രമാണ് ഉദ്ദേശ്യമെന്ന്െ വക്കുവാൻ ഇവിടെ ന്യായമുണ്ട്. ബാഹ്യവും ശാരീരികവുമായ വസ്ത്രത്തെപറ്റി പ്രസ്താ -വിച്ചപ്പോൾ അതിനെത്തുടർന്ന് ആന്തരീകവും ആത്മീയവുമായ മറ്റൊരു വസ്ത്രം കൂ അതിനാണ് ഇതിനെക്കാൾ പ്രാധാന്യം കൽപിക്കപ്പെടേണ്ടതെന്നും ഓർമി പ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (സൂക്ഷ്മത---അഥവാ ഭയഭക്തിയാകുന്ന വസ്ത്രമത്രെ കൂടുതൽ ഉത്തമമായത്) ശാരീരികമായ അപമാനം വസ്ത്രംകൊണ്ടു മറക്കുന്നതുപോലെ, ആന്തരികമായ അപമാനം അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുക വഴിയുണ്ടാകുന്ന ഭയഭക്തികൊണ്ടാണ് മറക്കേണ്ടത്; ഈ വസ് ത്രത്തിനാണ് മറ്റേ വസ്ത്രത്തെക്കാൾ മുൻഗണന നൽകപ്പെടേണ്ടത് എന്ന് സാരം. ഹജ്ജ് യാത്രയിൽ യാത്രാ സാമഗ്രികൾ ഒരുക്കിക്കൊണ്ടു പോകുവാൻ ഉപദേശിച്ചപ്പോൾ, സൂ: അൽബക്വറഃ 197ൽ "യാത്രാ സാമഗ്രികളിൽ വെച്ച് ഉത്തമമായത് സൂ ക്ഷ്മതയാകുന്നു' ( الت َّ ق ْ و َ ى الز എന്ന് അല്ലാഹു ഉപദേശിക്കുകയുണ്ടായല്ലോ. അതുപോലെയുള്ള ( ) മാനുഷികവും ധാർമികവുമായ മൂല്യങ്ങളിൽനിന്ന് മനുഷ്യ ർ അകന്നു കൊണ്ടിരിക്കുകയും, മൃഗീയതയിലേക്കും പൈശാചിക സ്വഭാവ -ങ്ങളിലേക്കും അണഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. അക്കൂട്ടത്തിൽ, ഇന്നു സർവ്വത്ര പ്രചാരത്തിലുള്ള പലതരം അർദ്ധനഗ്ന പ്രസ്ഥാനങ്ങളി ലും പൂർണ നഗ്ന -സംരംഭങ്ങളിലും അറപ്പും, വെറുപ്പും തോന്നാത്തവരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹത്തെ വിലയിരുത്തുവാൻ വർക്ക് കഴിയാതിരിക്കുക സ്വാഭാവികമത്രെ. എന്നാലും പ്രകൃതി പരമായ ഒരനുഗ്രഹമെന്ന നിലക്കെങ്കിലും കണക്കാക്കാതിരിക്കുക അവർക്കും സാധ്യമല്ല. ഒരു ഉപദേശം തന്നെയാണ് ഇതും. 2-ാമത്തെ വചനത്തിൽ, പിശാചിന്റെ ദുർമന്ത്രത്തിൽ അകപ്പെട്ട് കുഴപ്പത്തിൽ പതിക്കാതിരിക്കുവാൻ മനുഷ്യൻ സദാ സൂക്ഷിക്കേണമെന്ന് താക്കീത്െ ചയ്തിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തിൽ നിന്ന് അവനാണ് പുറത്താക്കിയത്. അവൻ നിങ്ങളുടെ ബദ്ധശത്രുവും, നിങ്ങളെ വഴിപിഴപ്പിക്കുവാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തവനുമാകുന്നു. അതുകൊണ്ട് വനെപറ്റി നിങ്ങൾ വളരെ ജാഗരൂഗരായിരിക്കേണ്ടതുണ്ട് എന്നത്രെ താക്കീതിന്റെ ചു രുക്കം. (നിങ്ങളുടെ മാതാപിതാക്കളെ അവൻ സ്വർഗത്തിൽനിന്ന് പുറത്താക്കിയതുപോലെ) എന്ന് പറഞ്ഞു മതിയാക്കാതെ (അവരുടെ വസ്ത്രം അവരിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് പുറത്താക്കി -യതുപോലെ) എന്നുകൂടി അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക. നഗ്നത മറക്കുന്നതിന്റെ പ്രാധാന്യവും, അത് വെളിവാക്കുന്നതിന്റെ ഗൗരവവുമാണിത് ചൂണ്ടിക്കാട്ടുന്ന -ത്. ചിലർ അഭിപ്രായപ്പെട്ടു കാണുന്ന പ്രകാരം ഭൂവാസം തുടങ്ങുമ്പോൾ അവരുടെ സ്വർഗീയ വസ്ത്രം അവർക്ക് നഷ്ടപ്പെട്ടിരിക്കുമെന്നും, ഭൂമിയിൽവെച്ച് നഗ്നത മറക്കുവാനുള്ള മാർഗം വല്ലതും സ്വീകരിക്കുന്നതുവരെ അവർ നഗ്നരായിക്കഴിഞ്ഞിരിക്കാമെന്നും, സങ്കൽപിച്ചാൽ തന്നെയും നഗ്നത മറക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവുമാണിത് കുറിക്കുന്നത്, സംശയമില്ല. പിശാചിന്റെ കെണിയിൽപെട്ടുപോകുന്നതിനെപറ്റി ഇത്ര ശക്തിയായി താക്കീത് ചെയ്വാനുള്ള കാരണവും അല്ലാഹു നമുക്ക് പറഞ്ഞുതരുന്നു. അവനും അവന്റെ കൂട്ടരും നിങ്ങളെ ഇങ്ങോട്ടുകാണും, എന്നാൽ നിങ്ങൾക്ക് അവരെ അങ്ങോട്ട് കാണുവാൻ കഴിയുകയില്ല ) എന്നത്രെ അത്. നിങ്ങൾക്ക് അവരെ കാണുവാൻ കഴിയുമായിരുന്നുവെങ്കിൽ അവരുടെ കുതന്ത്രങ്ങളും ഗൂഢപ്രയോഗങ്ങളും കുറേയൊക്കെ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കി അതിൽനിന്ന് നിങ്ങൾക്ക് ഒഴിഞ്ഞു മാ റുവാൻ കഴിയുമായിരുന്നു. എന്നാൽ, നിങ്ങൾക്കവരെ കാണുവാൻ സാ ധ്യമല്ല. അവർ ഒരു തരം അദൃശ്യ ജീവികളാകുന്നു. അതുകൊണ്ട് നിങ്ങൾ വളരെ ക രുതലോടെയിരിക്കണം എന്നുദ്ദേശ്യം. പിശാചിന്റെ കൂട്ടക്കാർ എന്നു പറഞ്ഞത് ഇബ്ലീസിന്റെ സന്തതികളെയും സൈന്യങ്ങളെയും ഉദ്ദേശിച്ചാകുന്നു. അഥവാ മനു -ഷ്യപ്പിശാചുക്കളെ ഉദ്ദേശിച്ചല്ല. മനുഷ്യപ്പിശാചുക്കൾ ഇങ്ങോട്ടു കാണുന്നതുപോ ലെ അവരെ അങ്ങോട്ടും കാണാമല്ലോ. ഇബ്ലീസ് ആദം നബി (അ)ക്ക് സുജൂദ് ചെയ്യാത്തതിനെപറ്റിപ്പറഞ്ഞ ശേഷം സൂ: അൽ കഹ്ഫിൽ പറയുന്നു: (എന്നിരിക്കെ, അവനും സന്തതികളും നിങ്ങൾ ശത്രുവായിരുന്നിട്ടും നിങ്ങൾ അവരെ എനിക്ക് പുറമെ കാര്യകർത്താക്കളാക്കു -കയോ?! (അൽകഹ്ഫ് 50). വഴിപിഴച്ചു ദുർമാർഗികളായവർ നരകത്തി -ലേക്ക് മറിച്ചിടപ്പെടുമെന്ന് പറഞ്ഞശേഷം, സൂ: 95ൽ പറയുന്നു: (ഇബ്ലീസിന്റെ സൈന്യങ്ങളും മുഴുവൻ മറിച്ചിടപ്പെടും.) ആദം നബി (അ)-യുടെയും ഇബ്ലീസിന്റെയും ഈ സംഭവം കേവലം ഒരു ഉപമാലങ്കാരമാണ് -സംഭവിച്ച ഒരു യഥാർത്ഥ വരുത്തിത്തീർക്കുകയും, ജിന്നുവർഗം എന്ന ഒരു പ്രത്യേക വർഗത്തെയും ആ വർഗത്തിൽപെട്ട അദൃശ്യജീവികളായ പിശാചുക്കളെയും നിഷേധിക്കുകയും ചെയ്യുന്ന ചില ആളു -കൾ ഇവിടെ ചില മറിമായങ്ങൾ നടത്തിക്കാണാം. പിശാചും അവന്റെ കൂട്ടരും നിങ്ങളെ ങ്ങോട്ട് കാണും, നിങ്ങൾ അവരെ അങ്ങോട്ടുകാണുകയില്ല എന്ന് അല്ലാഹു പറഞ്ഞതിന് അവർ നൽകിയ വ്യാഖ്യാനം ഇതാണ്: "പിശാചിനെയും അവന്റെ പ്രവർത്തനങ്ങളെയും കണ്ടുമനസ്സിലാക്കുവാൻ വളരെ പ്രയാ -സമുണ്ട്.' അല്ലാഹു പറഞ്ഞ വാക്കും ഈ വ്യാഖ്യാനവും തമ്മിൽ വല്ലപൊരുത്തവും ഉേണ്ടാ എന്ന് നിഷ്പക്ഷ ബുദ്ധിയുള്ളവർ ആലോചിച്ച് നോക്കുക! അടുത്ത വാക്യ -ത്തിൽ വിശ്വസിക്കാത്ത ആളുകൾക്ക് നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞതിന് ഇവർ കൽപിക്കുന്ന അർത്ഥം ഇങ്ങിനെയാണ്: "വിശ്വസിക്കാത്തവർക്കാണ് പിശാചുക്കെ ള നാം രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്'. അതിനുശേഷം ഇപ്പറഞ്ഞതിന്റെ താല്പര്യം അവരുടെ തന്നെ ഭാഷയിൽ ഇങ്ങിനെയാകുന്നു: "സത്യത്തിൽ വിശ്വസിക്കാത്തവരുടെ രക്ഷാധികാരികൾക്കാണ് ക്വുർ-ആൻ ഇവിടെ പിശാച് എന്ന് നാമകരണം ചെയ്തിരിക്കുന്നത്' ഇത് പ്രത്യേകം ഗൗനിക്കേണ്ടതാണ്.' എന്ന വാക്കിന് "രക്ഷാധികാരികൾ' എന്നും അർത്ഥം വരാം പക്ഷേ, "വിശ്വസിക്കാത്തവർക്കാണ് പിശാചുക്കളെ രക്ഷാ -ധികാരികളാക്കിവെച്ചിരിക്കുന്നത്.' എന്നല്ല അല്ലാഹു പറഞ്ഞ വാക്യത്തിന്റെ അർ ത്ഥമെന്ന് അറബി ഭാഷയിൽ അൽപ പരിചയമെങ്കിലും ഉള്ള ഏവർക്കും അറിയാവുന്നതാണ്. അതുപോലെത്തന്നെ, "വിശ്വസിക്കാത്തവരുടെ രക്ഷാധികാരികൾക്കാണ് ഇവി -ടെ പിശാച് എന്ന് നാമകരണം ചെയ്തിരിക്കുന്നത്' എന്നു പറഞ്ഞതും വാസ്തവ വിരു -ദ്ധമത്രെ. ആദം നബി (അ)യെ സ്വർഗത്തിൽനിന്ന് പുറത്താക്കാൻ കുതന്ത്രംമെനഞ്ഞ ഇബ്ലീസിനെയും, അവന്റെ കൂട്ടരെയും ഉദ്ദേശിച്ചാണ് ക്വുർ-ആൻ ഇവിടെ "പി ശാചുക്കൾ' എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക ബുദ്ധിയെങ്കിലു -മുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ഈ വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ അൽബക്വറഃ 39--ാം ആയത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും സൂ: അസ്സ്വാഫ്ഫാത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ഉപകരിക്കും.
7:28

وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

(28) അവർ വല്ല നീചവൃത്തിയും ചെയ്താൽ അവർ പറയും: "ഞങ്ങളുടെ പിതാക്കളെ ഞങ്ങൾ അപ്രകാരം കണ്ടെത്തിയിരിക്കുന്നു; അല്ലാഹു ഞങ്ങളോട് അതിന് കൽപിക്കുകയും ചെയ്തിരിക്കുന്നു'. പറയുക നിശ്ചയമായും, അല്ലാഹു നീചവൃത്തിക്ക് കൽപിക്കുകയില്ല. അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് നിങ്ങൾ പറയുകയോ?! (28) അവർ ചെയ്താൽ ഒരു നീചവൃത്തി, വല്ല നീചകൃത്യവും او ُ لا َ ق അവർ പറയും ഞങ്ങൾ കെണ്ടത്തിയിരിക്കുന്നു അതിന്മേൽ (അപ്രകാരം) ഞങ്ങളുടെ പിതാക്കളെ (പൂർവ്വികന്മാരെ) ُ َّ اللها َ و അല്ലാഹു, അല്ലാഹുവാകട്ടെ ഞങ്ങളോട് കൽപിക്കുകയും ചെയ്തിരിക്കുന്നു ِ َ ا ജ അതിന്, അതുകൊണ്ട്, അതിനെപറ്റി ق ُ ل ْ നീ പറയുക اللها നിശ്ചയമായം അല്ലാഹു അവൻ കൽപിക്കയില്ല നീചവൃത്തിക്ക് നിങ്ങൾ പറയുന്നുവോ, പറയുകയോ َ ഡ َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിയാത്തത്
7:29–30

قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ

فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ

(29) പറയുക: "എന്റെ റബ്ബ് നീതി മുറക്ക് ധ അത് പാലിക്കുവാൻ പ കൽപിച്ചിരിക്കുന്നു. എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങൾ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിൻ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളി(ച്ചു പ്രാർത്ഥി)-ക്കുകയും ചെയ്യുവിൻ എന്നും (കല്പിച്ചിരിക്കുന്നു). നിങ്ങളെ അവൻ ആദ്യമാ(യി ഉണ്ടാ)ക്കിയതു പോലെത്തന്നെ, നിങ്ങൾ മടങ്ങുന്നതാണ്. (30) ഒരു വിഭാഗത്തെ അവൻ നേർമാർഗത്തിലാക്കിയിരിക്കുന്നു; ഒരു വഴിപിഴവ് അവകാശപ്പെട്ടിരിക്കുന്നു. (അവരെ വഴിപിഴവിലുമാക്കിയിരിക്കുന്നു). (കാരണം) നിശ്ചയമായും, ഇവർ അല്ലാഹുവിന് പുറമെ പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിവെച്ചിരിക്കുന്നു. തങ്ങൾ നേർമാർഗം പ്രാപിച്ചവരാണെന്ന് അവർ കണക്കാക്കുകയും ചെയ്യുന്നു. (29) ق ُ ل ْ നീ പറയുക എന്റെ റബ്ബ് കൽപിച്ചിരിക്കുന്നു നീതിമുറക്ക്, നീതിയെപറ്റി നിങ്ങൾ നിലനിറുത്തുക (ശരിക്ക് നിറുത്തുക)യും ചെയ്യുവിൻ നിങ്ങളുടെ മുഖങ്ങളെ എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും സുജൂദ് (നമ -സ്കാര)-സ്ഥാനം, പള്ളി അവനെ നിങ്ങൾ വിളിക്കുക (പ്രാർത്ഥിക്കുക)യും ചെയ്യുവിൻ നിഷ്കളങ്കരായിക്കൊണ്ട്, തനിച്ചാക്കിയവരായി ُ َ ന അവന് ِ ّ ين َ പا മതം, കീഴ്വണക്കം, വഴിപാട് നിങ്ങളെ അവൻ തുടങ്ങിയ (ആദ്യമുണ്ടാക്കിയ)--തുപോലെ നിങ്ങൾ മടങ്ങും (വീണ്ടും ആകും) (30) ഒരു വിഭാഗത്തെ, കൂട്ടരെ ه َ د َ ى അവൻ നേർമാർഗത്തിലാക്കിയിരിക്കുന്നു ഒരു വിഭാഗത്തെ, കൂട്ടരെ അവരിൽ അവകാശപ്പെട്ടിരിക്കുന്നു ُ َ ബالض َّ لا ദുർമാർഗം, വഴിപിഴവ് നിശ്ചയമായും അവർ ആക്കിവെച്ചു, സ്വീകരിച്ചു الش പിശാചുക്കളെ ബന്ധുമിത്രങ്ങൾ, കാര്യകർത്താക്കൾ اللها അല്ലാഹുവിനെ കൂടാതെ, പുറമെ അവർ കണക്കാക്കുകയും (വിചാരിക്കുകയും) ചെയ്യുന്നു, ഗണി -ക്കുകയും ചെയ്തിരുന്നു അവർ (ആകുന്നു) എന്ന് നേർമാർഗം പ്രാപിച്ചവർ. فاحشة (നീചവൃത്തി) കൊണ്ടുദ്ദേശ്യം ബിംബാരാധന തുടങ്ങിയ എല്ലാ നീചപ്രവൃത്തികളും ആകാവുന്നതാണ്. വസ്ത്രം ധരിക്കാതെ പൂർണ നഗ്നരായിക്കൊണ്ട് മുശ്രിക്കുകൾ ത്വവാഫ് (ക-അ്ബഃ പ്രദക്ഷിണം) ചെയ്തിരുന്നതിനെയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത് എന്നത്രെ അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. തുടർന്നുള്ള വാക്യങ്ങൾ പരിശോധിക്കുമ്പോഴും, ചില രിവായത്തുകൾ പരിഗണിക്കുമ്പോഴും ആ അഭിപ്രായം ശരിയാകുവാൻ ന്യായമുണ്ട് താനും. പാപം ചെയ്വാൻ ഉപയോഗിച്ച വസ്ത്രം ഉടുത്തുകൊണ്ട് ത്വവാഫ് ചെയ്യുന്നത് നന്നെ ല്ലന്നായിരുന്നു അതിന് അവർ പറഞ്ഞിരുന്ന കാരണം. നമ്മുടെ മാതാക്കൾ നമ്മെ പ്രസവിച്ചപ്പോഴുള്ള അതേ രൂപത്തിൽ നമുക്ക് ത്വവാഫ് ചെയ്യാമെന്നും അവർ പറഞ്ഞിരുന്നുവെ ത്ര. സ്ത്രീ പുരുഷ വ്യത്യാസം അതിലില്ലായിരുന്നു. എങ്കിലും സ്ത്രീകൾ രാത്രിയും, പുരുഷന്മാർ പകലും ആയിരുന്നു അങ്ങിനെ ചെയ്തിരുന്നതെന്ന് ഇബ്നു അബ്ബാസ് (റ)ൽ നി മുസ്ലിം (റ) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീഥിൽ വന്നിരിക്കുന്നു. ഇങ്ങനെയുള്ള ദുർവൃത്തികൾക്ക് അവരുടെ ന്യായീകരണം, പൂർവ്വപിതാക്കളുടെ അനുകരണമായിരിക്കും. പരമ്പരാഗതമായ അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും മുഴുകിയവർക്ക് എല്ലാ കാലത്തും പറയാനുള്ള ന്യായമാണല്ലോ അത് . പൂർവ്വീകന്മാർ മുതൽക്കേ നടന്നു വരുന്നതാകകൊണ്ട് ഇതെല്ലാം അല്ലാഹു കൽപിച്ച മതവിധികൾ തന്നെയാണെന്നും അവർ വാദിക്കും. ഇതൊക്കെ ബുദ്ധിഹീനമായ നീച -കൃത്യങ്ങളാണ്; ഇമ്മാതിരി നീചകൃത്യങ്ങൾക്ക് ഒരിക്കലും അല്ലാഹു കൽപിക്കുകയില്ല ; യുക്തിപരമോ പ്രമാണപരമോ ആയ ഒരടിസ്ഥാനവും കൂടാതെ പരിൽ കളവ് പറഞ്ഞുണ്ടാക്കലാണത്; നമസ്കാരം, പ്രാർത്ഥന മുതലായ ആരാധനാ കർമങ്ങൾ അവനുമാത്രം അർപ്പിച്ചുകൊണ്ട് മുഖവും മനസ്സും അവനിലേക്ക് തിരി -ക്കണം എന്നിങ്ങിനെയുള്ള നീതി യുക്തമായ കാര്യങ്ങൾ മാത്രമേ അവൻ കൽപിക്കൂ എന്നൊക്കെയാണ് അവർക്ക് മറുപടി നൽകുവാൻ നബി -യോട് കൽപിച്ചതിന്റെ സാരം. مسجد (മസ്ജിദ്) എന്ന വാക്കിന്റെ അർത്ഥം "സുജൂദ് ചെയ്യുന്ന സ്ഥലം' എന്നാകുന്നു. "നമസ്കാരവേള, പള്ളി, പ്രാർത്ഥനാസ്ഥലം' എന്നിങ്ങിനെയുള്ള ഉദ്ദേശ്യങ്ങളിലാണത് സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. ( دين ) ദീൻ എന്ന വാക്കിന് "മതം, നടപടി, അനുസരണം, കീഴ്വണക്കം, ആചാരം, വഴിപാട്, പതിവ്, ചര്യ, പ്രതിഫലം' എന്നിങ്ങനെ സന്ദർഭമനുസരിച്ചു പല അർത്ഥങ്ങളും വരാം. നിങ്ങളെ ആദ്യമായി ഉണ്ടാക്കിയതുപോലെ നിങ്ങൾ വീണ്ടും മടങ്ങും എന്ന വാക്യത്തിന് പലരും പലതരം വ്യാഖ്യാനം നൽകിക്കാണുന്നു. ഇഹത്തിൽ ജീവിച്ചതുപോ ലെ മരണശേഷം വീണ്ടും ജീവിക്കും; മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതുപോലെ വീണ്ടും മണ്ണോട്ചേരും; ജനിക്കുമ്പോൾ നഗ്നരും ചേലാകർമം ചെയ്യപ്പെടാത്തവരുമായിരുന്നതുപോലെത്തന്നെ രണ്ടാമത് ജീവിക്കുമ്പോഴും ആയിരിക്കും; മുസ്ലിംകളായിരു -ന്നവർ മുസ്ലിംകളായും, അവിശ്വാസികളായിരുന്നവർ അവിശ്വാസികളായും മടങ്ങിവരും; ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയതുപോലെ വീണ്ടും ജീവിപ്പിക്കപ്പെടും നെ്നാക്കെയാണ് ആ വ്യാഖ്യാനങ്ങളുടെ ചുരുക്കം. അല്ലാഹു ഉപയോഗിച്ച വാക്ക് ഈ വ്യാഖ്യാനങ്ങളെല്ലാം ഉൾക്കൊള്ളുമാറ് വിശാലാർത്ഥമുള്ളതാകുന്നു താനും. രണ്ടാമത്തെ വചനത്തിൽ പറഞ്ഞതിന്റെ സാരം ഇതാണ്; മരണശേഷം മട -ങ്ങിവരുമ്പോൾ നിങ്ങൾ രണ്ടു തരക്കാരായിരിക്കും. ഒരു കൂട്ടർ അല്ലാഹു നേർമാർഗത്തിലാക്കിയ ഭാഗ്യവാന്മാർ, മറ്റൊരു കൂട്ടർ ദുർമാർഗികളായിരിക്കു -വാൻ അവകാശപെട്ടവരാകകൊണ്ട് ദുർമാർഗികളായി വിധിക്കപ്പെട്ട നിർഭാഗ്യവാന്മാർ. ഇവർ ദുർമാർഗികളാകുവാൻ കാരണം അവർ തന്നെയാണ്. അവരുടെ ബദ്ധശത്രുക്കളായ പിശാചുക്കളെയാണവർ തങ്ങളുടെ ബന്ധുമിത്രങ്ങളും കാര്യകർത്താക്കളുമാക്കി വെച്ച -ത്. അവരുടെ ദുരുപദേശങ്ങളെ അവർ അനുസരിക്കുകയും അതൊക്കെ നേരായ മാർഗം തന്നെയെന്ന് ധരിച്ചുവശാകുകയും ചെയ്തുവന്നു. തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് അവർ ഗണിക്കുകയും ചെയ്തി -രുന്നു എന്ന് ദുർമാർഗികളെപറ്റി പറഞ്ഞതിൽനിന്ന് ഒരാൾ താൻ സ്വീകരിച്ച മാർഗം നല്ലതും ശരിയുമാണെന്ന് കാര്യമില്ലെന്നും, അതു യഥാർത്ഥത്തിൽ നല്ലതും ശരിയും ആയിരിക്കുക തന്നെ എന്നാൽ മാത്രമേ അല്ലാഹുവിങ്കൽ അത് സ്വീകാര്യമായിരിക്കുക -യുള്ളൂവെന്നും, അതുകൊണ്ട് നല്ലതും ചീത്തയും ഏതേതാണെന്ന് അന്വേഷിച്ചറിയൽ മനുഷ്യന്റെ കടമയാണെന്നും മനസ്സിലാക്കാവുന്നതാകുന്നു. ഒരു നബി വചനത്തിൽ ഇപ്ര -കാരം വന്നിട്ടുണ്ട്: "ഒരു അടിയാൻ, മനുഷ്യരുടെ ദൃഷ്ടിയിൽ സ്വർഗക്കാരുടെ്ര പവൃത്തികൾ ചെയ്തുകൊണ്ടിരിക്കും; അവൻ യഥാർത്ഥത്തിൽ നരകക്കാരിൽപെട്ടവനായിരിക്കും. ഒരുവൻ മനുഷ്യരുടെ ദൃഷ്ടിയിൽ നരകക്കാരുടെ പ്രവൃത്തികൾ ചെയ് തുകൊണ്ടിരിക്കും; അവൻ യഥാർത്ഥത്തിൽ സ്വർഗക്കാരിൽപെട്ടവനുമായിരിക്കും. കർമങ്ങൾ (വിലയിരുത്തപ്പെടുന്നത്) അവസാന സ്ഥിതിഗതികൾക്കനുസരിച്ചായിരിക്കും' (ബു മനുഷ്യരെ വിളിച്ചുകൊണ്ട് വീണ്ടും അല്ലാഹു പറയുന്നു:-
7:31

۞يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ

(31) ആദമിന്റെ സന്തതികളേ, എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങൾ നിങ്ങളുടെ ഭംഗി ധ വസ്ത്രങ്ങൾ പ എടുത്തു(-പയോഗിച്ചു)-കൊള്ളുവിൻ; നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിൻ. അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അവൻ (അല്ലാഹു) ഇഷ്ടപ്പെടുകയില്ല. (31) ആദമിന്റെ സന്തതികളേ (മക്കളേ) خ ُ ذ ُ وا നിങ്ങൾ എടുത്തു (ഉപയോഗിച്ചു--സ്വീകരിച്ചു) കൊള്ളുവിൻ നിങ്ങളുടെ ഭംഗി, അലങ്കാരം, അഴക് എല്ലാ സുജൂദ് (നമസ്കാര)-വേളയിലും, നമസ്കാര സ്ഥലത്തി -ങ്കലും നിങ്ങൾ തിന്നുകയും ചെയ്യുവിൻ നിങ്ങൾ കുടിക്കുകയും ചെയ്യുവിൻ നിങ്ങൾ അമിതമാക്കുക (അതിരു കടക്കുക)യും ചെയ്യരുത് إ ِ ن َّ ه ُ നിശ്ചയമായും അവൻ ഇഷ്ടപ്പെടുകയില്ല അതിരുവിടുന്നവരെ, അമിതമാക്കുന്നവരെ മുകളിൽ പ്രസ്താവിച്ചപോലെ, നഗ്നരായ നിലയിൽ ത്വവാഫും നമസ്കാരം പോലെയുള്ള ആരാധനാ കർമങ്ങളും നടത്തുന്ന സമ്പ്രദായം ഉപേക്ഷിക്കണം ; ആരാധനാ കർമങ്ങളിൽ പങ്കെടുക്കുമ്പോൾ നഗ്നത മറക്കുക മാത്രമല്ല, ഭംഗിക്കും അലങ്കാരത്തിനുമുള്ള വസ്ത്രങ്ങൾ ധരിക്കുകകൂടി വേണ്ടതാണ് എന്ന് അല്ലാഹു ഉപദേശിക്കുന്നു. അതിനോടനുബന്ധിച്ചുകൊണ്ട് ഭക്ഷണപാനീയങ്ങൾ ഉപദേശിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങൾ മുതലായ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ഉപേക്ഷിച്ചു ബുദ്ധിമുട്ടും ഞെരുക്കവും അനുഭവിക്കുന്ന ത് ഒരു പുണ്യകർമമാണെന്നും, മോക്ഷമാർഗമാണെന്നും ചില ആളുകൾ മുൻകാലത്തും ഇക്കാലത്തും കരുതാറുണ്ട്. ആ സമ്പ്രദായം ഉപേക്ഷിക്കണമെന്നും, അല്ലാഹു ന ൽകിയ ആ അനുഗ്രഹങ്ങൾ ആവശ്യവും സന്ദർഭവും അനുസരിച്ച് ഉപയോഗപ്പെടുത്തണമെന്നും, അതിൽ മടികാണിക്കരുതെന്നും, അതേ സമയം അതിലൊന്നും അമിതത്വം ഉണ്ടാവാൻ പാടില്ലെന്നും കൽപിക്കുന്നു. അല്ലാഹുവിന്റെ ഈ കല്പനകളുടെ അടിസ്ഥാനത്തിലാണ് നമസ്കാരവേളകളിൽ -ജുമു-അഃ, ജമാ-അത്ത്, പെരുന്നാൾ നമസ്കാരം എന്നിവയിൽ വിശേഷിച്ചുംനല്ല വസ്ത്രങ്ങൾ ധരിക്കുക, വാസനദ്രവ്യം വായ വൃത്തിയാക്കുക, കുളിച്ചു ശുദ്ധിയാകുക മുതലായ കാര്യങ്ങൾക്ക് ഹദീഥുകളിൽ പ്രോത്സാഹനം നൽകപ്പെട്ടു കാണുന്നത്. നബി പറഞ്ഞിരിക്കുന്നു: "അമിതത്വവും, അഹങ്കാരവുമില്ലാത്തവിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധർമം കൊടുക്കുകയും ചെയ്യുവിൻ. നിശ്ചയമായും, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ അടയാളം അവന്റെ അടിയാനിൽ കാണപ്പെടുന്നത് അവൻ ഇഷ്ടപ്പെടുന്നതാണ്' (അ; ന; ജ). ഇബ്നു അബ്ബാസ് (റ) പ റഞ്ഞതായി ബുഖാരി ( റ) പറയുന്നു: "രണ്ടു കാര്യങ്ങൾ നിന്നിൽനിന്ന് ഒഴിവായാ ൽ നിനക്ക് വേണ്ടത് നീ തിന്നുകയും, നിനക്ക് വേണ്ടത് നീ കുടിക്കുകയും അമിതത്വവും അഹങ്കാരവും'. മുൻഗാമികളായ ചില മഹാന്മാർ ഇപ്രകാ രം പറഞ്ഞതായി ഇബ്നുകഥീർ (റ) ഉദ്ധരിക്കുന്നു: അല്ലാഹു വൈദ്യം മുഴുവനും ഒരു ആയത്തിന്റെ പകുതിയിൽ ഉൾപെടുത്തിയിരിക്കുന്നു. അതായത്: (തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക--അമിതമാക്കുകയും ചെയ്യരുത്). ആവശ്യത്തിലധികം ഉപയോഗിക്കുക, കഴിവിലധികവും സന്ദർഭം ഉപയോഗിക്കുക, പത്രാസിനും, അന്തസ്സിനും വേണ്ടി ഉപയോഗിക്കുക, മു ന്തിയതരം തന്നെ വേണമെന്ന് ശഠിക്കുക, ഹറാമും ഹലാലും നോക്കാതിരിക്കുക മുതലാ -യവയെല്ലാം അമിതത്വത്തിൽ ഉൾപ്പെടുന്നതാണ്. വിഭാഗം - 4
7:32

قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ

(32) (നബിയേ) പറയുക: "അല്ലാഹു അവന്റെ അടിയാന്മാർക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ളതായ അവന്റെ (വക) ഭംഗി (വസ്തുക്കളെ)- യും, ആഹാരത്തിൽ നിന്നുള്ള നല്ല (വിശിഷ്ട) വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?!' പറയുക: "അവ ഐഹിക ജീവിതത്തിൽ വിശ്വസിച്ചവർക്കുവേണ്ടിയുള്ളതാകുന്നു; ക്വിയാമത്തുനാളിൽ അവർക്ക് മാത്രമായിക്കൊണ്ട്'. ഇപ്രകാരം, അറിയാവുന്ന ജനങ്ങൾക്കുവേണ്ടി "ആയത്ത്' (ലക്ഷ്യം) കളെ നാം വിശദീകരിക്കുന്നു. (32) ق ُ ل ْ പറയുക നിഷിദ്ധ (ഹറാ)മാക്കിയതാരാണ് اللها അല്ലാഹുവിന്റെ ഭംഗിയെ (അലങ്കാരത്തെ) അവൻ പുറപ്പെടുവിച്ച (ഉല്പാദിപ്പിച്ച)-തായ തന്റെ (അവന്റെ) അടിയാന്മാർക്ക് വേണ്ടി و َ الطَّي ِ ّ ب َ ات ِ നല്ല (വിശിഷ്ട) വസ്തുക്കളെയും الر ആഹാര (ഉപജീവന)-ത്തിൽ നിന്ന് പറയുക വിശ്വസിച്ചവർക്കുള്ളതാണ് (വേണ്ടിയാണ്) ജീവിതത്തിൽ ഇഹലോക, ഐഹിക മാത്രമായിക്കൊണ്ട്, തനിയേയായിട്ട് ക്വിയാമത്ത് നാളിൽ (ഇ)-പ്രകാരം നാം വിശദീകരിക്കുന്നു الآي َ ات ِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ ജനങ്ങൾക്കുവേണ്ടി അവർ അറിയുന്നു. ഭംഗിക്കും അഴകിനും വേണ്ടി മനുഷ്യർ ഉപയോഗിക്കാറുള്ള വസ്ത്രം മുതലായ ഉപകരണങ്ങളെയും, വിശിഷ്ടങ്ങളായ ഭക്ഷണപാനീയങ്ങളെയും ഈ ഭൂമിയിൽ സൃഷ്ടിച്ചുണ്ടാക്കിത്തന്നത് അല്ലാഹുവാണ്. അതവന്റെ അടിയാന്മാർക്കുവേണ്ടി ഉണ്ടാക്കിയതുമാകുന്നു. എന്നിരിക്കെ, അവയിൽ ചിലത് നിഷിദ്ധമാ -യതാണ് വിധി കൽപിക്കാൻ ആർക്കാണ് അധികാരവും അവകാശവുമുള്ളത്?! എന്ന് അല്ലാഹു ചോദിക്കുന്നു. ഇല്ല; അല്ലാഹുവിനല്ലാതെ ആർക്കും തിനവകാശമില്ല; വല്ലവരും അങ്ങിനെ ചെയ്താൽ അത് സ്വീകാര്യവുമല്ല എന്നർത്ഥം . നല്ല വസ്ത്രം ധരിക്കുക, നല്ല ആഹാരം കഴിക്കുക മുതലായവ തെറ്റാണെന്നും അതു ആത്മീയ പുരോഗതിക്ക് ഹാനികരമാണെന്നും ധരിക്കുന്ന എല്ലാവരുടെയും -അവർ മുസ്ലിംകളോ അമുസ്ലിംകളോ ആവട്ടെനേരെയുള്ള ശക്തിയായ ഒരു പ്രതിഷേധ -മാണ് അല്ലാഹുവിന്റെ ഈ ചോദ്യം. അല്ലാഹു നിഷിദ്ധമാക്കാത്തതിനെ നിഷിദ്ധമാ -ക്കുന്നത് അക്രമവും ധിക്കാരവുമാകുന്നു. മാത്രമല്ല, അവൻ നൽകിയ അനുഗ്രഹങ്ങൾ ഉപയോഗപ്പെടുത്തുവാൻ സൗകര്യമുണ്ടായിട്ടും കൽപിച്ചുകൂട്ടി അത് ഉപേക്ഷിക്കുന്നത് നന്ദികേടുമാണ്. അതുകൊണ്ടാണ് ഇത്രയും ശക്തിയായ സ്വരത്തിൽ ഇതിനെപറ്റി പ്രസ്താവിക്കുന്നത്. പിന്നീട് പറഞ്ഞതിന്റെ താൽപര്യം ഇതാണ്: മേൽ സൂചിപ്പിച്ചതുപോലെയുള്ള വസ്തുക്കളെല്ലാം അല്ലാഹു ഈ ലോകത്ത് ഉൽപാദിപ്പിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ സത്യവിശ്വാസികൾക്ക് വേണ്ടിയാകുന്നു. എങ്കിലും അവിശ്വാസികളും അവയുടെ ഉപയോഗത്തിൽ പങ്കുകൊണ്ടു വരുന്നുവെന്നു മാത്രം. അല്ലാഹു അത് തടയുന്നുമില്ല. എന്നാൽ, അന്ത്യനാൾ വന്നുകഴിഞ്ഞാൽ പിന്നെ, ഇങ്ങിനെയുള്ള അനുഗ്രഹങ്ങൾ സത്യവിശ്വാസികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അവസാന ത്തെ വാക്യത്തിൽ ഇതൊക്കെ ഇങ്ങിനെ വിശദീകരിച്ചു വിവരിച്ചു തരുന്നത് കാര്യങ്ങൾ ഗ്രഹിച്ചു മനസ്സിലാക്കുന്നവർക്ക് അറിയുവാൻ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു . ഭക്ഷണപാനീയങ്ങളിൽ പോലും അമിതത്വവും അതിരുകവിച്ചലും പാടില്ലെന്നും, പത്രാസും പെരുമയും ഉണ്ടായിക്കൂടാ എന്നും കഴിഞ്ഞ വചനത്തിൽ നി ന്നും മേലുദ്ധരിച്ചതുപോലെയുള്ള ഹദീഥുകളിൽ നിന്നും ക്ക, അലങ്കാര വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പ്രത്യേകിച്ചും മിതത്വം പറയേണ്ടതില്ലല്ലോ. നമ്മുടെ കാലത്തെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കി ൽ, അല്ലാഹു നൽകിയ സുഖസൗകര്യങ്ങളും അലങ്കാര വിഭവങ്ങളും ഉപയോഗപ്പെ -ടുത്താത്തവരായി അധികമാരെയും കാണപ്പെടുകയില്ല. അവ ഉപയോഗിക്കുന്നതിലും വർദ്ധിപ്പിക്കുന്നതിലുമുള്ള വാശിയും കിടമൽസരവുമാണ് പരക്കെയുള്ളത്. മാത്ര -മല്ല, അലങ്കാരത്തിന്റെയും ഭംഗിയുടെയും പേരിൽ ഏത് വികൃത മാർഗവും സ്വീകരിക്കാമെ -ന്നും, ഐഹിക ജീവിതത്തിന്റെ പ്രധാന ലക്ഷ്യം തന്നെ അതാണെന്നുമുള്ളിടത്തോളം പൊതു -ജന മനഃസ്ഥിതി എത്തിച്ചേർന്നിരിക്കുകയാണ്! അല്ലാഹുവിൽ ശരണം!
7:33

قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ

(33) പറയുക: "നിശ്ചയമായും, എന്റെ റബ്ബ് നിഷിദ്ധമാക്കിയിരിക്കുന്നത്: നീചവൃത്തികളും അവയിൽ പ്രത്യക്ഷമായതും പരോക്ഷമായതും, പാപവും, ന്യായമല്ലാതെയുള്ള അതിക്രമ (അഥവാ കയ്യേറ്റ)-വും, യാതൊരു (അധികൃത) രേഖയും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്തതിനെ നിങ്ങൾ അവനോട് പങ്കുചേർക്കുന്നതും, നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് നിങ്ങൾ അല്ലാഹുവിന്റെ പേരിൽ പറഞ്ഞുണ്ടാക്കുന്നതും (മാത്രം) ആകുന്നു. (33) ق ُ ل ْ നീ പറയുക നിഷിദ്ധമാക്കിയത് (ഇവ മാത്രം), നിശ്ചയമായും ഹറാമാക്കി َ ّ ِ ഢ َ ر എന്റെ റബ്ബ് നീചവൃത്തികളെ (മാത്രം) പ്രത്യക്ഷമായത് (വെളിവായത്) ْ َ ا م ِ അവയിൽ നിന്ന് (മറഞ്ഞതും) َ ْ َ الإ കുറ്റവും, പാപവും അതിക്രമവും, കയ്യേറ്റവും, ധിക്കാരവും, അക്രമവും ന്യായമില്ലാതെ, അവകാശമില്ലാതെ നിങ്ങൾ പങ്കു ചേർക്കലും ِ َّ اللها ِ ب അല്ലാഹുവിനോട്, അല്ലാഹുവിൽ അവൻ അവതരിപ്പിക്കാത്തതിനെ ب ِ ه ِ അതിന്, അതിനെപറ്റി ഒരു (അധികൃത)-രേഖ (ശക്തി---അധികാരം) നിങ്ങൾ പറയലും (പറഞ്ഞുണ്ടാക്കലും) َ ഡ َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത്. നല്ല വസ്തുക്കളെയൊന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ലെന്ന് പറയുമ്പോൾ, എന്നാൽ പിന്നെ ഏതുതരം കാര്യങ്ങളാണ് അവൻ നിഷിദ്ധമാക്കിയിരി -ക്കുന്നതെന്ന് ചോദിക്കാമല്ലോ. അതിനൊരു മറുപടിയാണ് ഈ വചനം. അടിസ്ഥാനപരമായി അഞ്ച് തരത്തിലുള്ള കാര്യങ്ങൾ മാത്രമേ അവൻ നിഷിദ്ധമാക്കിയിട്ടുള്ളൂ -അ -വയിൽപെടാത്ത കാര്യങ്ങളൊന്നും അവർ ഈ വചന -ത്തിൽ വ്യക്തമാക്കപെട്ടിരിക്കുന്നു. അതായത്: (1) പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാ നീചവൃത്തികളും. ഇവയെപറ്റി കഴിഞ്ഞ സൂറത്തിലെ 151--ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും മുമ്പ് വിവരിച്ചിട്ടുണ്ട്. നബി അരുളിച്ചെയ്തതായി ഇബ്നുമസ്-ഊദ് (റ) ഉദ്ധരിക്കുന്നു: "അല്ലാഹുവിനെക്കാൾ രോഷമുള്ളവരായി ആരും തന്നെയില്ല, അതുകൊണ്ടാണ് പ്ര ത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ അവൻ നിഷിദ്ധമാക്കിയിരിക്കുന്നത് . അവനെക്കാൾ പ്രശംസയെ ഇഷ്ടപ്പെടുന്നവരും വേറെയില്ല' (ബു; മു). മാന്യതക്കും ശുദ്ധതക്കും അഭിമാനത്തിനും ക്ഷതമേൽപിക്കുന്ന കാര്യങ്ങളോട് അല്ലാഹുവിനോടുള്ളെ വറുപ്പിന്റെ കാഠിന്യംകൊണ്ടാണ് അവൻ എല്ലാവിധ നീചവൃത്തികളെയും നിരോധിച്ചത്. നേരെമറിച്ച് മാന്യതക്കും, സൽപേരിനും കാരണമാകുന്ന കാര്യങ്ങളെല്ലാം അവന് വളരെ ഇഷ്ടവുമാണ് എന്ന് താൽപര്യം. (2) കുറ്റകരമായത്. അഥവാ ശാരീരികമോ, ആത്മീയമോ ആ യ ദോഷം നിമിത്തം പാപങ്ങളായി നിയമിക്കപെട്ട കാര്യങ്ങൾ. (3) ന്യായമില്ലാത്ത അതിക്രമം. അഥവാ മറ്റുള്ളവരുടെമേൽ ക്രമവും, കയ്യേറ്റവും ആയിത്തീരുന്ന കാര്യങ്ങൾ (4) അല്ലാഹുവിനോട് -അവന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ വസ്തുവെ പങ്കുചേർക്കൽ. എല്ലാ നിഷിദ്ധങ്ങളിലുംവെച്ച് ഏറ്റവും ഗൗരവപ്പെട്ടതും ഇത് തന്നെ. അല്ലാഹുവിങ്കൽ നിന്നു ള്ള അധികൃതമായ രേഖയില്ലാത്തതിനെ പങ്കുചേർക്കുക എന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നു. വിശ്വാസപരമായ മൗലിക സിദ്ധാന്തങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ള വഹ്യ് മൂലം ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലേ അംഗീകരിക്കപ്പെടുകയുള്ളൂ, അതിൽ അഭിപ്രായത്തിനും അനുമാനത്തിനും സ്ഥാനമില്ല എന്നാണിത് സൂചിപ്പിക്കുന്നത്. (5) വിവരമില്ലാതെ---അഥവാ തക്കതായ തെളിവും രേഖയും കൂ പേരിൽ വല്ലതും വെച്ചുകെട്ടിപ്പറയുക. മതത്തിലില്ലാത്തത് കുട്ടിച്ചേർക്കൽ, അല്ലാഹു നിയമിക്കാത്ത ആചാരാനുഷ്ഠാനങ്ങൾ നിർമിക്കൽ, സ്വാഭി -പ്രായത്തിനും സ്ഥാപിത താൽപര്യത്തിനും യോജിച്ച ഫത്വാ (മതവിധി) പുറപ്പെ -ടുവിക്കൽ, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധവും, നിഷിദ്ധമാക്കിയതിനെ അനുവദനീയവുമാക്കൽ തുടങ്ങിയതെല്ലാം ഇതിൽ ഉൾപെട്ടതാകുന്നു. ഈ അഞ്ചിൽ ഏതെ -ങ്കിലും ഒരു തരത്തിൽപെട്ട കാര്യങ്ങളേ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളൂവെന്നാണ് അല്ലാഹു പറയുന്നത്.
7:34

وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ

(34) എല്ലാ (ഓരോ) സമുദായത്തിനുമുണ്ട് ഒരു അവധി. അങ്ങിനെ, അവരുടെ അവധി വന്നാൽ അവർ ഒരു നാഴിക നേരവും പിന്നോട്ട് പോകുകയാകട്ടെ, മുന്നോട്ട് പോകുകയാകട്ടെ ചെയ്കയില്ല. (34) എല്ലാ സമുദായത്തിനുമുണ്ട് أ َ ج َ ل ٌ ഒരു അവധി അങ്ങനെ (അതിനാൽ) വന്നാൽ അവരുടെ അവധി അവർ പിന്തി(-പിന്നോട്ട്) പോകുകയില്ല س َ اع َ ة ً ഒരു നാഴികനേരം അവർ മുന്തി (മുന്നോട്ടു)-പോകുകയുമില്ല. നൂഹ് നബി(അ)-യുടെ സമുദായവും, അതിനുശേഷം മറ്റു ചില സമുദായങ്ങളും അവരുടെ അക്രമഫലമായി ഉന്മൂലനാശത്തിന് ഇരയായ കഥ വിവ -രിച്ചശേഷം, സൂറത്തുൽ പറയുന്നു: : المؤمنون (ഒരു സമുദായവും തന്നെ അതിന്റെ അവധിയെ മുൻകടക്കുകയില്ല; അവർ പിന്നോട്ട് പോവുകയുമില്ല). നശിപ്പിക്കപ്പെട്ട ഓരോ രാജ്യവും -അഥവാ നിശ്ചയിക്കപ്പെട്ട അവധി അനുസരിച്ച് തന്നെയാണ് നശിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് സൂ: ഹിജ്ർ 5ലും ഇതേ വാക്യം കാണാം. ഈ ആശയം തന്നെയാണ് ഈ വചനത്തിലും കാണുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും സന്മാർഗ നിഷ് ഠയും അവശേഷിക്കുന്ന കാലത്തോളം സമുദായങ്ങൾ ജീവനോടും ജീവസ്സോടും കൂടിയിരിക്കും. നേരെമറിച്ച് ധിക്കാരത്തിലും ദുർമാർഗത്തിലും അതിരു കവിയുമ്പോൾ അവർക്ക് നാശം സംഭവിക്കുകയും ചെയ്യും. എപ്പോഴാണത് സംഭവിക്കുകയെന്നും, സംഭവിക്കേണ്ടതെന്നും അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. അതിന് നിശ്ചയിക്കെ പ്പട്ട സമയത്തല്ലാതെ അതിന്റെ അൽപമെങ്കിലും മുമ്പോ പിമ്പോ അതൊരിക്കലും സംഭവിക്കുകയില്ല. നാശം എന്ന് പറഞ്ഞതിൽ, മുൻസമുദായങ്ങളിൽ കഴിഞ്ഞപോലെയുള്ള ഉന്മൂല ശിക്ഷകൾക്ക് പുറമെ, സമുദായത്തെ പൊതുവായി ബാധിക്കുന്ന തരത്തിലുള്ള അധഃപതനം, നിന്ദ്യത, പരാധീനത, ശത്രുമർദ്ദനം, പ്രകൃതിക്ഷോ ഭം മുതലായവയും ഉൾപെടുന്നു. മുൻ സമുദായങ്ങളെപ്പോലെ ഈ സമുദായത്തിനും ബാധ -കമാണ് ഈ താക്കീത്.
7:35–36

يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ

(35) ആദമിന്റെ സന്തതികളേ, എന്റെ "ആയത്തു' (ലക്ഷ്യം) -കൾ നിങ്ങൾക്ക് വിവരിച്ചുതന്നുകൊണ്ട് നിങ്ങളിൽനിന്നുള്ള "റസൂലു'-കൾ നിങ്ങൾക്ക് (വല്ലപ്പോഴും) വന്നെത്തുന്നപക്ഷം, അപ്പോൾ -ആർ സൂക്ഷ്മത പാലിക്കുകയും (പ്രവൃത്തി) നന്നാക്കിത്തീർക്കുകയും ചെയ്തുവോ, അവരുടെ മേൽ യാതൊരു ഭയവുമില്ല; അവർ വ്യസനിക്കുകയുമില്ല. (36) നമ്മുടെ ആയത്തു (ലക്ഷ്യം) കളെ വ്യാജമാക്കുകയും, അവയെക്കുറിച്ച് അഹംഭാവം നടിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു; അവർ അതിൽ നിത്യവാസികളായിരിക്കും. (35) ആദമിന്റെ സന്തതികളേ നിങ്ങൾക്ക് (വല്ലപ്പോഴും) വരുന്നപക്ഷം ر ُ س ُ ل ٌ റസൂലുകൾ, ദൂതന്മാർ നിങ്ങളിൽ നിന്നുള്ള വിവരിച്ചുതന്നുകൊണ്ട് നിങ്ങൾക്ക് ِ َ ا എന്റെ ലക്ഷ്യങ്ങൾ, ദൃഷ്ടാന്തങ്ങൾ അപ്പോൾ ആർ സൂക്ഷിച്ചുവോ (കർമം) നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു എന്നാൽ ഒരു ഭയവുമില്ല അവരുടെമേൽ ُ ْ و َ لا : അവർ ഇല്ലതാനും വ്യസനിക്കും (36) വ്യാജമാക്കിയവർ നമ്മുടെ ആയത്തുകളെ അവർ അഹംഭാവം (വലിപ്പം---ഗർവ്) നടിക്കുകയും ചെയ്തു ْ َ ا ع َ അവയെപറ്റി അക്കൂട്ടർ الن നരകത്തിന്റെ ആൾക്കാരാകുന്നു അവർ അതിൽ സ്ഥിര(നിത്യ)-വാസികളാണ്, ശാശ്വതമായിരിക്കും. ആദം (അ)ന്റെ സന്തതികളോട് -അതെ, മനുഷ്യാരംഭംതൊട്ട് കാലാവസാനംവരെയുള്ള മനുഷ്യരോട്---അല്ലാഹുവിങ്കൽ നിന്നുള്ള ഒരു പൊതു റിയിപ്പാണിത്. അദ്ദേഹത്തെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കു ഇറക്കിയപ്പോൾ തന്നെ ഈ അറിയിപ്പ് നൽകിക്കൊണ്ടായിരുന്നു അയച്ചതെന്ന് അൽബക്വറഃ 38,39 വചനങ്ങളിൽ കാണാവുന്നതാണ്. ആ വചനങ്ങളിലെ ആശയം തന്നെയാണ് ഈ വചനങ്ങളിലുമുള്ളത്. അല്ലാഹുവിന്റെ സന്ദേശങ്ങളും ലക്ഷ്യങ്ങളും പ്രബോധനം ചെയ്യുന്ന റസൂലുകൾ വരുമ്പോൾ അവരുടെ മാർഗദർശനം എല്ലാവരും സ്വീകരിക്കണമെന്നും, അതനുസരിക്കുന്നവർക്കേ രക്ഷയുള്ളൂവെന്നും, അല്ലാത്തവർക്ക് നരകശിക്ഷയായിരിക്കും ആധാരമെന്നുമാണല്ലോ ഈ അറിയിപ്പിന്റെ സാരം. അങ്ങിനെയുള്ള ഒരു റസൂലാണ് നിങ്ങളിൽ ഇപ്പോൾ വന്നിരിക്കുന്നത്; അതുകൊണ്ട് അദ്ദേഹത്തെ പിൻപറ്റൽ നിങ്ങളുടെ ഒഴിച്ചുകൂടാത്ത കടമയാകുന്നുവെന്ന് താൽപര്യം.
7:37

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَـٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ

(37) അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കിൽ അവന്റെ "ആയത്ത്' (ലക്ഷ്യം) -കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാൾ അക്രമി ആരാണ്?! അവർക്ക് (രേഖാ) ഗ്രന്ഥത്തിൽ നിന്നുള്ള അവരുടെ ഓഹരി (എത്തി)- കിട്ടുന്നതാണ്. അങ്ങനെ, (അവസാനം) അവരെ പിടിച്ചെടുക്കുവാനായി നമ്മുടെ ദൂതന്മാർ അവരുടെ അടുക്കൽ വരുമ്പോൾ അവർ (ദൂതന്മാർ) പറയും: "നിങ്ങൾ അല്ലാഹുവിന് പുറമെ വിളിച്ചു (പ്രാർത്ഥിച്ചു)-കൊണ്ടിരുന്നവ എവിടെ(-പ്പോയി)?!' അവർ (മറുപടി) പറയും: "അവർ ഞങ്ങളെ വിട്ടു മറഞ്ഞുപോയി! തങ്ങൾ അവിശ്വാസികളായിരുന്നുവെന്ന് തങ്ങൾക്കുതന്നെ എതിരിൽ അവർ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്. (37) ف َ م َ ن ْ അപ്പോൾ ആരാണ് ഏറ്റം (കൂടുതൽ) അക്രമി കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ)-വനെക്കാൾ َ ഡ َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ (പേരിൽ) വ്യാജം, കളവ് അല്ലെങ്കിൽ വ്യാജമാക്കിയ അവന്റെ ആയത്തുകളെ അക്കൂട്ടർ അവർക്ക് എത്തും, കിട്ടും അവരുടെ ഓഹരി, പങ്ക് ഗ്രന്ഥത്തിൽ (രേഖയിൽ)-നിന്നുള്ള ح َ ت َّ ى അങ്ങനെ (ഇതുവരെ) അവർക്കു വന്നാൽ നമ്മുടെ ദൂതന്മാർ അവരെ പിടിച്ചെടുത്തുകൊണ്ട് (പിടിച്ചെടുക്കുവാനായി) او ُ لا َ ق അവർ പറയും أ َ ي ْ ن َ എവിടെ നിങ്ങളായിരുന്നത്, ആയിരുന്നവ നിങ്ങൾ വിളിക്കും, പ്രാർത്ഥിക്കും اللها അല്ലാഹുവിന് പുറമെ, കൂടാതെ او ُ لا َ ق അവർ പറയും ض َ ل ّ ُ وا അവർ പിഴച്ചു (മറഞ്ഞു)-പോയി ع َ ن َّ ا ഞങ്ങളെവിട്ട്, ഞങ്ങളിൽ നിന്ന് അവർ സാക്ഷ്യപ്പെടുത്തുകയും ചെയ്യും തങ്ങളുടെ സ്വന്തങ്ങളുടെമേൽ, തങ്ങൾക്ക് തന്നെ എതിരെ അവരായിരുന്നുവെന്ന് അവിശ്വാസികൾ. സാരം: കാര്യത്തിന്റെ യഥാർത്ഥ സ്ഥിതി മുകളിൽ പറഞ്ഞ പ്രകാരമായി -രിക്കെ, അല്ലാഹുവിന് സമന്മാരും മറ്റും കെട്ടിപ്പറഞ്ഞുണ്ടാക്കുകയും, അവന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്യുന്നവരെക്കാൾ അക്രമികളായി ആരുമില്ല. എന്നിരുന്നാലും പെട്ടെന്ന് അല്ലാഹു മൽ നടപടി എടുക്കുന്നില്ല. അല്ലാഹു അവർക്ക് നിശ്ചയിച്ചു കണക്കാക്കിവെച്ചിട്ടുള്ള അവരു ടെ വിഹിതങ്ങളെല്ലാം -ആഹാരം, ആയുസ്സ് കിട്ടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അവസാനം ആയുഷ്ക്കാലം തീരുമ്പോൾ അവരെ പിടിച്ചെടു -ത്തുകൊണ്ടു പോകുവാനായിമരണപ്പെടുത്തുവാൻവേണ്ടിമലക്കുകളാകുന്ന ദൈവദൂതന്മാർ അവരുടെ അടുക്കൽ ചെല്ലും. നിങ്ങൾ വിളിച്ചും ആരാധിച്ചും വന്നിരുന്ന ആ ദൈവങ്ങളൊക്കെ എവിടെപ്പോയി അവർ നിങ്ങളെ സഹായിക്കുന്നില്ലേ?! എന്നിങ്ങിനെ ആ മ ലക്കുകൾ അവരോട് പരിഹാസപൂർവ്വം ചോദിക്കും. അയ്യോ! അവരൊക്കെ ഞ ങ്ങളെ വിട്ടുപോയിക്കഴിഞ്ഞു! അവരെക്കൊണ്ട് ഒരു ഉപകാരവും ഞങ്ങൾക്കുണ്ടായില്ല! ന്നായിരിക്കും അവരുടെ മറുപടി. അങ്ങനെ, തങ്ങളുടെ മരണംവരെ തങ്ങൾ സത്യനിഷേധികളായിരുന്നുവെന്ന് അവർ ഈ അവസരത്തിൽ തങ്ങൾക്കെതിരായി സാക്ഷ്യപ്പെടുത്തുക തന്നെ ചെയ്യും.
7:38

قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ

(38) അവൻ (അല്ലാഹു) പറയും: "ജിന്നുകളിൽ നിന്നും, മനുഷ്യരിൽനിന്നുമായി നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ നിങ്ങൾ നരകത്തിൽ പ്രവേശിച്ചുകൊള്ളുവിൻ!' ഓരോ സമുദായങ്ങളും (അതിൽ) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ ധ സഹോദര സമുദായത്തെ പ അത് ശപിക്കുന്നതാണ്. അങ്ങനെ, അവർ മുഴുവനും അതിൽവെച്ച് പരസ്പരം കണ്ടുമുട്ടി (ഒരുമിച്ചുകൂടി)-യാൽ, അവരിൽ അവസാനത്തെവർ ആദ്യത്തെവരെക്കുറിച്ചു പറയും: "ഞങ്ങളുടെ റബ്ബേ! ഇക്കൂട്ടർ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു; അതിനാൽ, അവർക്ക് നരകത്തിൽ നിന്ന് ഇരട്ടി ശിക്ഷ നീ കൊടുക്കേണമേ!' അവൻ പറയും: "എല്ലാവർക്കുമുണ്ട് ഇരട്ടി. പക്ഷേ, നിങ്ങൾ അറിയുന്നില്ല' . (38) َ لا َ ق അവൻ പറയും നിങ്ങൾ പ്രവേശിക്കുവിൻ സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തിൽ) കഴിഞ്ഞുപോയിട്ടുള്ള നിങ്ങൾക്ക് മുമ്പ് ജിന്നുകളിൽ നിന്ന് ْ س ِ ‰و َ الإ മനുഷ്യരിൽ നിന്നും الن َّ ار ِ في ِ നരകത്തിൽ പ്രവേശിക്കുമ്പോഴെല്ലാം أ ُ م َّ ة ٌ ഒരു സമുദായം അത് ശപിക്കും അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ) ح َ ت َّ ى അങ്ങനെ അവർ പരസ്പരം കണ്ടുമുട്ടിയാൽ, വന്നു ചേർന്നാൽ (ഒരു മിച്ചു കൂ ടിയാൽ) َ ا ങ ف ِ അതിൽ َ ِ يع ً ا മുഴുവൻ, എല്ലാവരും ْ ت َ لا َ ق പറയും അവരിൽ അവസാനത്തെവർ ْ ُ :لأولا അവരിൽ ആദ്യത്തെവരെപറ്റി ഞങ്ങളുടെ റബ്ബേ ه َ ؤ ُ لاء ِ ഇക്കൂട്ടർ അവർ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു അതിനാൽ അവർക്ക് നീ കൊടുക്കണം ശിക്ഷ ഇരട്ടി, ഇരട്ടിയായ الن നരകത്തിൽനിന്ന് َ لا َ ق അവൻ പറയും എല്ലാവർക്കുമുണ്ട് ض ِ ع ْ ف ٌ ഇരട്ടി എങ്കിലും നിങ്ങൾ അറിയുന്നില്ല, അറിയുകയില്ല.
7:39

وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ

(39) അവരിൽ ആദ്യത്തെവർ, അവസാനത്തെവരോട് പറയും: "അപ്പോൾ, നിങ്ങൾക്ക് ഞങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല; ആകയാൽ നിങ്ങൾ (പ്രവർത്തിച്ചു) സമ്പാദിച്ചിരുന്നത് നിമിത്തം നിങ്ങൾ ശിക്ഷ ആസ്വദിച്ചുകൊള്ളുവിൻ'. കഴിഞ്ഞവചനത്തിൽ നിന്ന് വ്യക്തമായതുപോലെ, അവിശ്വാസികൾ അവരുടെ കർമഫലം മരണവേളയിൽ തന്നെകണ്ടുതുടങ്ങും. പിന്നീട് ക്വിയാമത്തുനാളിൽ വരാനിരിക്കുന്ന സ്ഥിതിഗതികളാണ് ഈ വചനത്തിൽ അല്ലാഹു വിവരിക്കുന്നത്. ഓരോ സമുദായത്തിൽപെട്ടവരും മറ്റെവരെ പഴിക്കുന്നു. അവർ പരസ്പ രം സഹകരിച്ചും അനുകരിച്ചും കൊണ്ടാണല്ലോ ഈ ഗതിയിലെത്തിച്ചേർന്നത്. എല്ലാ സമു -ദായക്കാരും ഒരുമിച്ചു ചേരുമ്പോൾ പിൽക്കാലക്കാർ മുൻകാലക്കാരെ കുറ്റപ്പെടുത്തുകയാ -യി. ഇവരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത് -ഇവരുടെ മാതൃകയും പാരമ്പര്യവും ഉപദേശ നിർദ്ദേശങ്ങളുമാണ് ഞങ്ങളെ നേർവഴി അവർക്ക് ശിക്ഷ രട്ടിപ്പിക്കേണമെന്ന് അവർ അല്ലാഹുവിനോട് അപേക്ഷിക്കും. തങ്ങൾക്ക് ഏതായാലും ശിക്ഷയിൽ നിന്ന് ഒഴിവില്ലെന്ന് അവർക്കറിയാം. എന്നാലും മറ്റെവരോടുള്ള അമർഷം നിമിത്തം അവർക്ക് കൂടുതൽ ശിക്ഷ ലഭിക്കുവാൻ ആഗ്രഹിക്കുകയാണ്. അല്ലാ -ഹുവിന്റെ മറുപടിയാകട്ടെ, ആർക്കും ശിക്ഷ കുറവൊന്നുമില്ല, എല്ലാവർക്കുമുണ്ട് ഇരട്ടി ശിക്ഷ എന്നായിരിക്കും. നേതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ നിഷേ -ധത്തിനും, മറ്റുള്ളവരെ പിഴപ്പിച്ചതിനും അവർ ശിക്ഷ അനുഭവിക്കണം. മറ്റെവരെ സംബന്ധിച്ചിടത്തോളം അവരുടെ നിഷേധത്തിനും, ദൃഷ്ടാന്തങ്ങളും തെളിവുകളും നേതാക്കളെ അനുകരിച്ചും അനുസരിച്ചും കൊണ്ടിരുന്നതിനും ശിക്ഷ അനുഭവിക്കേണ്ടതുണ്ടല്ലോ. ആർക്കും ഒഴിവില്ലെന്നും ലഘുത്വമില്ലെന്നും കാണുമ്പോൾ, ആദ്യെ ത്തവർ തങ്ങളോടു കാണിച്ച അമർഷത്തിന് തിരിച്ചടി നല്കുന്നു; എല്ലാവരും ഒരു ല തന്നെ; ഞങ്ങളുടെ മേൽ പഴിചാരിയതുകൊണ്ട് നിങ്ങൾക്ക് ഒരുമെച്ചവും കിട്ടിയില്ലല്ലോ. നിങ്ങൾ ചെയ്തതിന്റെ ഫലം നിങ്ങൾ തന്നെ അനുഭവിച്ചേക്കുക. മൽ കുറ്റം ചുമത്തി ഒഴിവാകാമെന്ന വ്യാമോഹം വെച്ചു കൊണ്ടിരിക്കണ്ടാ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... (39) പറയുകയും ചെയ്യും ْ ُ :أ ُ ولا അവരിൽ ആദ്യത്തെവർ ْ ُ :لأخ ْ ر َ ا അവരിൽ അവസാനത്തെവരോട്, അവസാനത്തവരെക്കുറിച്ച് അപ്പോൾ ഉണ്ടായില്ല, ഇല്ല ُ م ْ ! ل َ നിങ്ങൾക്ക് ഞങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയും, മെച്ചവും ആകയാൽ (എനി---അപ്പോൾ) നിങ്ങൾ ആസ്വദിക്കുവിൻ (അനുഭവി -ക്കുക) ശിക്ഷ നിങ്ങളായിരുന്നതു നിമിത്തം നിങ്ങൾ സമ്പാദിക്കും വിഭാഗം - 5
7:40

إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ

(40) നിശ്ചയമായും, നമ്മുടെ "ആയത്ത്' (ലക്ഷ്യം) കളെ വ്യാജമാ- (40) നിശ്ചയമായും യാതൊരുകൂട്ടർ അവർ കളവാക്കി നമ്മുടെ ആയത്തു(-ലക്ഷ്യ---ദൃഷ്ടാന്തം)-കളെ അവർ അഹംഭാവം നടിക്കുകയും ചെയ്തു ْ َ ا ع َ അവയെക്കുറിച്ച് തുറന്നുകൊടുക്കപ്പെടുകയില്ല ْ ُ ل َ അവർക്ക്, അവർക്കുവേണ്ടി വാതിലു(-കവാടം)-കൾ الس َّ م َ اء ِ ആകാശത്തിന്റെ അവർ പ്രവേശിക്കുകയുമില്ല സ്വർഗത്തിൽ കടക്കുന്നതുവരെ ഒട്ടകം ദ്വാരത്തിലൂടെ സൂചിയുടെ അപ്രകാരമത്രെ നാം പ്രതിഫലം നൽകുന്നത് കുറ്റവാളികൾക്ക്
7:41

لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّـٰلِمِينَ

(41) ْ ُ ل َ അവർക്കുണ്ട്, ഉണ്ടായിരിക്കും ജഹന്നമിൽനിന്നും م ِ ه َ اد ٌ വിരിപ്പ് അവരുടെ മീതെയും غ َ و َ اش ٍ മൂടികൾ (പുതപ്പുകൾ) അപ്രകാരമാണ് നാം പ്രതിഫലം കൊടുക്കുന്നത് الظّ അക്രമികൾക്ക് ക്കുകയും, അവയെപറ്റി അഹംഭാവം നടിക്കുകയും ചെയ്തവർ, അവർക്ക് ആകാശത്തിന്റെ വാതിലുകൾ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതുവരേക്കും അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല. അപ്രകാരമത്രെ, കുറ്റവാളികൾക്ക് നാം പ്രതിഫലം നൽകുന്നത്. (41) അവർക്ക് "ജഹന്നമി'ൽ ധ നരകത്തിൽ പ നിന്നും (അടിയിൽ) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതെക്കൂടി പുതപ്പുകളുമുണ്ടായിരിക്കും. അപ്രകാരമത്രെ, അക്രമികൾക്ക് നാം പ്രതിഫലം കൊടുക്കുന്നത്. "അവർക്ക് ആകാശത്തിന്റെ വാതിലുകൾ തുറന്നു കൊടുക്കപ്പെടുകയില്ല' എന്ന് പറഞ്ഞതിന്റെ താൽപര്യം അവരുടെ കർമങ്ങൾക്കും, ആത്മാക്കൾക്കും മേൽേ പാട്ട് പ്രവേശനം നൽകപ്പെടുകയില്ല എന്നാകുന്നു. അവരുടെ പ്രാർത്ഥന സ്വീകരിക്കപ്പെടുകയില്ല എന്നും ആകാവുന്നതാണ്. സൂ: ഫാത്വിറിൽ അല്ലാഹു പറ -യുന്നു: الطَّي (അവങ്കലേക്കത്രെ നല്ലതായ വാക്കുകൾ കയറിപ്പോകുന്നത്; സൽകർമമാകട്ടെ, അതിനെ അവൻ ഉയർത്തുകയും ചെയ്യുന്നു (ഫാത്വിർ:10) സത്യവിശ്വാസികൾ മരണപ്പെടുമ്പോൾ ട ആത്മാക്കൾക്ക് ആകാ-
7:42

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ

(42) َّ ِ ين َ }آم വിശ്വസിച്ചവരാകട്ടെ പ്രവർത്തിക്കുകയും ചെയ്ത الص നല്ല കാര്യങ്ങൾ നാം ശാസിക്കുക (നിർബന്ധിക്കുക)-യില്ല ഒരു ആത്മാവിനോടും, ദേഹത്തോടും (വ്യക്തിയോടും, ആളോടും) അതിനു കഴിവതല്ലാതെ അക്കൂട്ടർ സ്വർഗത്തിന്റെ ആൾക്കാരാകുന്നു അവരതിൽ ശാശ്വതരായിരിക്കും ശത്തെ മലക്കുകളിൽ നിന്ന് വളരെ സ്വാഗതവും, സ്വീകരണവും ല ഭിക്കുമെന്നും, അവിശ്വാസികൾ മരണപ്പെടുമ്പോൾ അവരുടെ ആത്മാക്കൾക്ക് അവിടെ സ്വീകരണം ലഭിക്കാതെ മേൽപോട്ടുള്ള പ്രവേശനം തടയപ്പെടുമെന്നും പല ഹദീഥുകളിൽ വന്നിട്ടുള്ളതാകുന്നു (അ; ദാ; ന; ജ). "ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടക്കുന്നതുവരെ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഒരു കാലത്തും അവർ സ്വർഗത്തിൽ പ്രവേശിക്കു -കയില്ല എന്നത്രെ. അസംഭവ്യമെന്ന അർത്ഥത്തിൽ ഉപയോഗിക്കാറുള്ള ഒരു ഉപ മ വാക്കാണത്. നരകത്തിൽ നിന്നും അവർക്ക് വിരിപ്പും പറഞ്ഞത് അവരുടെ അടിയിലും മുകളിലുമെല്ലാം തന്നെ നരകാഗ്നിയൽ മൂടപ്പെട്ടു -കൊണ്ടിരിക്കുന്നതിനെ പരിഹാസപൂർവ്വം വിരിപ്പിനോടും, പുതപ്പിനോടും ഉപമിച്ചു പറഞ്ഞതാകുന്നു. أعاذنا الله من عذاب جھنم (നരക ശിക്ഷയിൽ നിന്നു അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!) (42) വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ, ഒരു വ്യക്തിയോടും ധ ആളോടും പ അതിന്റെ കഴിവ(-നുസരിച്ച)- ല്ലാതെ നാം സ്വർഗത്തിന്റെ ആൾക്കാരാകുന്നു; അവർ അതിൽ സ്ഥിരവാസികളായിരിക്കും. അവിശ്വാസികളുടെ പര്യവസാനം മുകളിൽ വിവരിച്ച പ്രകാര -മാണെങ്കിൽ സത്യവിശ്വാസികളുടെ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് ഈ വചനത്തിൽ വിവരിക്കുന്നു. വിശ്വാസംകൊണ്ട് മാത്രം മതിയാക്കുവാൻ പാടില്ലെന്നും , അതോടുകൂടി സൽകർമങ്ങൾ പ്രവർത്തിക്കലും അനിവാര്യമാണെന്നും മറ്റു പലേടത്തു -മെന്നപോലെ ഇവിടെയും അല്ലാഹു ഉണർത്തിയിരിക്കുന്നു. സൽകർമങ്ങളെപറ്റി പറ -ഞ്ഞപ്പോൾ ഓരോരുത്തരുടെയും കഴിവനുസരിച്ചല്ലാതെ ആരോടും ശാസിക്കുകയില്ലെന്ന് ഇടക്കുവെച്ച് പ്രത്യേകം ഉണർത്തിയത് ശ്രദ്ധേയമാകുന്നു. പ്രവർത്തിക്കുവാനുള്ള കഴിവ് എല്ലാവർക്കും ഒരുപോലെയുണ്ടായിരിക്കുകയില്ലല്ലോ. അതുകൊണ്ട് ഓരോ വ്യക്തിയുടെയും കഴിവും സാധ്യതയും അനുസരിച്ച് സൽകർമങ്ങൾ ചെയ്യണമെന്നേ നിർബന്ധമുള്ളൂവെന്ന് താൽപര്യം. സത്യവിശ്വാസികളെപറ്റി തുടർന്നു പറയുന്നു:--
7:43

وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ

(43) നാം നീക്കിക്കളയുകയും ചെയ്യും അവരുടെ നെഞ്ചു(-ഹൃദയം)-കളിലുള്ളത് ഉൾപക (അസൂയ---വിദ്വേഷം---ഈർഷ്യത)-യായിട്ട് ഒഴുകും അവരുടെ അടിയിലൂടെ ْ َ ار ُ ഋالأ അരുവികൾ അവർ പറയുകയും ചെയ്യും (സർവ്വ) സ്തുതിയും اللهِ َّ ِ അല്ലാഹുവിനാകുന്നു നമ്മെ വഴി ചേർത്ത, സന്മാർഗത്തിലാക്കിയ ِ َ ذ َ ا ” ഇതിലേക്ക് നാം ആകുമായിരുന്നില്ല നാം നേർമാർഗം പ്രാപിക്കുവാൻ ل َ و ْ لا ഇല്ലായിരുന്നെങ്കിൽ നമ്മെ വഴിചേർക്കൽ, സന്മാർഗത്തിലാക്കിയത് ُ َّ اللها അല്ലാഹു തീർച്ചയായും വന്നിട്ടുണ്ട് നമ്മുടെ റബ്ബിന്റെ റസൂലുകൾ യഥാർത്ഥവുമായി അവർ വിളിക്കപ്പെടുക (അവരോട് വിളിച്ചു പറയപ്പെടുക)യും ചെയ്യും അത് (ആണ്) എന്ന് സ്വർഗമാണ് (എന്ന്) നിങ്ങൾക്ക് അത് അവകാശമായി നൽകപ്പെട്ടിരിക്കുന്നു നിങ്ങളായിരുന്നതുകൊണ്ട് നിങ്ങൾ പ്രവർത്തിക്കും (43) ഉൾപകയായി (അഥവാ വിദ്വേഷമായി) അവരുടെ നെഞ്ചു (ഹൃദയ) -കളിലുള്ളത് (എല്ലാം) നാം നീക്കിക്കളയുന്നതുമാണ്. അവരുടെ അടിഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർ പറയുകയും ചെയ്യും: "ഞങ്ങളെ ഇതിലേക്ക് വഴി ചേർത്തു തന്നവനായ അല്ലാഹുവിന് (സർവ്വ) സ്തുതിയും!- അല്ലാഹു ഞങ്ങളെ വഴിചേർത്തു തന്നിട്ടില്ലായിരുന്നുവെങ്കിൽ, ഞങ്ങൾ നേർമാർഗം പ്രാപിക്കുമായിരുന്നില്ല. തീർച്ചയായും, ഞങ്ങളുടെ റബ്ബിന്റെ "റസൂലു'കൾ യഥാർത്ഥവുമായി (തന്നെ) വരികയുണ്ടായി'. അവരോട് വിളിച്ചു പറയപ്പെടുകയും ചെയ്യും: "അതാ സ്വർഗം! നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങൾക്ക് അത് അവകാശമായി നൽകപ്പെട്ടിരിക്കുന്നു' എന്ന് ഇഹത്തിൽവെച്ച് തമ്മതമ്മിൽ വല്ല പകയോ, അസൂയയോ, വെറുപ്പോ വിദ്വേഷങ്ങളോ ഉണ്ടായിരുന്നെങ്കിൽ പോലും അതൊന്നും സ്വർഗത്തിൽ അവരിൽ അവശേഷിക്കുകയില്ല. ചിലർക്ക് ചിലരെക്കാൾ ഉന്നത സ്ഥാനവും ബഹുമതിയും ഉണ്ടായിരുന്നാലും ആർക്കും അതിൽ വെറുപ്പും ആസൂയയും തോന്നുകയില്ല. അത്തരം മാലി -ന്യങ്ങളിൽ നിന്നെല്ലാം അവരുടെ ഹൃദയങ്ങളെ അല്ലാഹു ശുദ്ധമാക്കും എന്നൊക്കെയാണ് "അവരുടെ ഹൃദ -യങ്ങളിലുള്ള ഉൾപക നാം നീക്കിക്കളയും' എന്നു പറഞ്ഞതി ന്റെ താൽപര്യം. അവരോട് വിളിച്ച് പറയപ്പെടും എന്ന് തുടങ്ങിയ വാക്യത്തിന് ഒരു വിശദീകരണമെന്നോണം നബി ഇപ്രകാരം അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ)-യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "അതായത്, നിങ്ങൾ ആ രോഗ്യത്തോടു കൂടിയിരിക്കുവീൻ, എനി നിങ്ങൾക്ക് രോഗം ബാധിക്കുകയില്ല; നിങ്ങൾ സുഖജീവിതം ആസ്വദിക്കുവീൻ, എനി നിങ്ങൾക്ക് നിരാശ ബാധിക്കുകയില്ല; നിങ്ങൾ യുവത്വത്തോടിരിക്കുവീൻ, എനി നിങ്ങൾക്ക് വാർദ്ധക്യം ബാധിക്കുകയില്ല; നിങ്ങൾ ശാശ്വതരായിരിക്കുവീൻ, എനി നിങ്ങൾ മരണമടയുകയില്ല എന്ന് അവരോട് വിളിച്ച് പറയപ്പെടും' (അ; മു; ദാരിമി; ഇബ്നുജരീർ). സൽകർമങ്ങൾ ചെയ്തത് നിമിത്തം നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും പാത്രമായി, അങ്ങിനെ നിങ്ങളെ അവൻ സ്വർഗത്തിന് അവകാശികളാക്കിയിരിക്കുന്നു എന്നത്രെ (നിങ്ങൾ പ്രവർത്തിച്ചിരുന്നത് നിമിത്തം നിങ്ങൾക്ക് അത് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. അല്ലാതെ, അവരുടെ പ്രവർത്തനത്തിന്റെ പേരിൽ അത -വർക്ക് അവകാശപ്പെട്ടു വാങ്ങാമെന്നും, അത് നൽകൽ അല്ലാഹുവിന്റെ ബാധ്യതയാണെന്നുമുള്ള അർത്ഥത്തിലല്ല. സൽകർമങ്ങൾ സ്വർഗം ലഭിക്കുവാൻ കാരണമാകുന്നത് അല്ലാഹു അവയെ സ്വീകരിക്കുന്നത് കൊണ്ടും, ആ സ്വീകരണം അവന്റെ അനുഗ്രഹം കൊണ്ടുമാണുണ്ടാകുന്നത്. കൂടാതെ മനുഷ്യകർമം എത്രവമ്പിച്ചതായിരുന്നാലും അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളെ അപേക്ഷിച്ച് അത് എത്രയോ നിസ്സാരമായിരിക്കും. അത്കൊണ്ടാണ് നബി ഇങ്ങിനെ പറഞ്ഞത്: "ഒരാളെയും അവന്റെ കർമം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല'. ഇത് കേട്ടപ്പോൾ സ്വഹാബികൾ "അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നും പ്രവേശിക്കുകയില്ലേ?' തിരുമേനി പ റഞ്ഞു: "അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവുംകൊണ്ട് എന്നെ മൂടിയാലല്ലാ തെ എന്റെ കർമം എന്നെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയില്ല' (ബു, മു).
7:44–45

وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ

ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ

(44) സ്വർഗത്തിലെ ആൾക്കാർ നരകത്തിലെ ആൾക്കാരെ വിളിച്ചു പറയും: "ഞങ്ങളുടെ റബ്ബ് ഞങ്ങളോട് വാഗ്ദത്തം ചെയ്തത് യഥാർത്ഥമായി ഞങ്ങൾ (അനുഭവത്തിൽ) കണ്ടെത്തിക്കഴിഞ്ഞു; എന്നാൽ, നിങ്ങളുടെ റബ്ബ് വാഗ്ദത്തം ചെയ്തത് നിങ്ങൾ യഥാർത്ഥമായി കണ്ടെത്തിയോ? അവർ പറയും: "അതെ'. അപ്പോൾ, അവരുടെ ഇടയിൽ ഒരാൾ (ഉറക്കെ) വിളിച്ചു പറയും: "അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലുണ്ടായിരിക്കുമെന്ന്:- (45) അതായത്, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ആളുകളെ) തിരിച്ചു വിടുകയും, അതിന് വളവു- (ണ്ടാകണമെന്ന്) ആഗ്രഹിക്കുകയും ചെയ്യുന്നവർ; അവരാകട്ടെ, പരലോകത്തിൽ അവിശ്വാസികളുമാണ്. ധ ഇങ്ങിനെയുള്ളവരുടെമേൽ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന് (44) വിളിക്കുന്നതാണ് (വിളിച്ചു പറയും) സ്വർഗത്തിന്റെ ആൾക്കാർ الن َّ ار ِ നരകത്തിന്റെ ആൾക്കാരെ ഞങ്ങൾ കെണ്ടത്തി(-യിട്ടുണ്ട്) ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങളുടെ റബ്ബ് ح َ ق ّ ً ا യഥാർത്ഥമായി എന്നാൽ നിങ്ങൾ കെണ്ടത്തിയോ വാഗ്ദത്തം ചെയ്തത് നിങ്ങളുടെ റബ്ബ് ح َ ق ّ ً ا യഥാർത്ഥമായ او ُ لا َ ق അവർ പറയും ن َ ع َ م ْ അതെ അപ്പോൾ ഉച്ചത്തിൽ അറിയിക്കും (വിളിച്ചു പറയും), പ്രഖ്യാപനം ചെയ്യും ഒരു ഉച്ചത്തിൽ (ഉറക്കെ) അറിയിക്കുന്നവൻ അവരുടെ ഇടയിൽ ശാപം എന്ന് ِ َّ اللها അല്ലാഹുവിന്റെ َ ഡ الظّ അക്രമികളുടെ മേലുണ്ടായിരിക്കും (എന്ന്) (45) അടച്ചു കളയുന്ന (തിരിച്ചു വിടുന്ന)-വർ ِ َّ اللها അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് അവർ അതിന് ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു വളവിനെ, വളഞ്ഞതായി ْ ُ : َ و അവരാകട്ടെ, അവരോ ب ِ الآخ ِ ر َ ة ِ പരലോകത്തിൽ അവിശ്വാസികളാണ് സജ്ജനങ്ങൾക്ക് പ്രവാചകന്മാർ മുഖേന അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സൽഫലങ്ങൾ ഞങ്ങൾ അനുഭവത്തിൽ കണ്ടുകഴിഞ്ഞു. ദുർജ്ജനങ്ങൾക്ക് അവൻ നൽകുമെന്ന് താക്കീത് ചെയ്തിരുന്ന ശിക്ഷകൾ നിങ്ങൾക്ക് അനുഭവെ പ്പട്ടുവോ? എന്ന് സ്വർഗസ്ഥരായ ആളുകൾ നരകത്തിലുള്ളവരോട് വിളിച്ചു ചോദിക്കുന്നു. ഇത് അന്വേഷണ രൂപത്തിലുള്ള ഒരു ചോദ്യമല്ലെന്നും, അധിക്ഷേപ രൂപത്തിലും പരിഹാസ രൂപത്തിലുമുള്ള ചോദ്യമാണെന്നും പറയേണ്ടതില്ല. അതൊക്കെ പരിഹസിച്ചു തള്ളിയിരുന്നവരാണല്ലോ അവിശ്വാസികൾ. അതിയായ വ്യസനത്തോടും നിരാശയോടും കൂടിയാണെങ്കിലും "അതെ' എന്നുതന്നെ അവർ ഉത്തരം പറയും. ഈ അവസര -ത്തിൽ മൂന്നാമതൊരു വക്താവ് -ഇത് വല്ല മലക്കുകളുമായിരിക്കാംവിളിച്ചു പറയും: അക്രമികളുടെ മേലാണ് അല്ലാഹുവിന്റെ ശാപമുള്ളതെന്ന്. ഇതവർക്ക് നി രാശക്കുമേൽ നിരാശ വർദ്ധിപ്പിക്കുന്നതാണ്. "അക്രമികൾ' എന്നു പറഞ്ഞത് ആരെപറ്റി -യാണെന്ന് തുടർന്നുള്ള വിശേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു: (1) അവർ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തിരിച്ചു കള -യുന്നു. ആക്ഷേപം, പരിഹാസം, അക്രമം, അധികാരശക്തി, സ്വാധീനം, ആശയക്കുഴപ്പം സൃഷ്ടിക്കൽ ആദിയായവ വഴി സത്യവും സന്മാർഗവും സ്വീകരിക്കുന്നതിൽ നി ജനങ്ങളെ തടയുന്നവർ എന്നർത്ഥം. (2) അല്ലാഹുവിന്റെ മാർഗം വക്രമായിക്കാണുവാൻ അവർ ആഗ്രഹിക്കുന്നു. മതസിദ്ധാന്തങ്ങളിലും, അതിന്റെ നിയമ നിർദ്ദേശങ്ങളിലും സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കിത്തീർക്കുക, ദുർവ്യാഖ്യാനങ്ങൾ വഴി മത നിയമങ്ങളെ മാറ്റി മറിക്കുക പോലെയുള്ളതെല്ലാം ഇതിൽ ഉൾപെടുന്നു. (3) പരലോകത്തിൽ വിശ്വാസമില്ലാത്തവരുമായിരിക്കും വർ. ബഹുദൈവ വിശ്വാസം, ദൈവനിഷേധം, നിർമതവാദം, ഭൗതികവാദം തു ടങ്ങിയ എല്ലാതരം അവിശ്വാസങ്ങളും ഇതിൽ ഉൾപെടുന്നു. ചുരുക്കിപ്പറഞ്ഞാൽ അവിശ്വാസികളെ ഉദ്ദേശിച്ചാണ് "അക്രമികൾ' എന്നു പറഞ്ഞിരിക്കുന്നത്.
7:46–47

وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ

۞وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

(46) അത് രണ്ടുനുമിടയിൽ ഒരു മറയുണ്ട്, ചില പുരുഷന്മാരുമുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങൾ കൊണ്ട് അവർ അറിയുന്നതാണ്. അവർ സ്വർഗത്തിലെ ആൾക്കാരെ വിളിച്ചു പറയും: നിങ്ങൾക്ക് സലാം (സമാധാനശാന്തി) ഉണ്ടാവട്ടെ' എന്ന്. അവർ അതിൽ പ്രവേശിച്ചിട്ടില്ല---അവരാകട്ടെ (അതിന്) മോഹിച്ചുകൊണ്ടിരിക്കുന്നു. (47) അവരുടെ ദൃഷ്ടികൾ നരകത്തിലെ ആൾക്കാരുടെ നേരെ തിരിക്കപ്പെട്ടാൽ, അവർ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെകൂടെ ആക്കരുതേ!'. (46) അത് രണ്ടിന്നുമിടയിലുണ്ട് ح ِ ج َ اب ٌ ഒരുമറ ٌ لا َ ج ِ ر ചില പുരുഷന്മാർ അവർ അറിയും ك ُ لا ّ ً എല്ലാ- വരെയും അവരുടെ അടയാളംകൊണ്ട്, ലക്ഷണം മുഖേന അവർ വിളിക്കും (വിളിച്ചു പറയും) സ്വർഗത്തിലെ ആൾക്കാരെ س َ لام ٌ أ َ ن ْ സലാം (സമാധാന ശാന്തി) എന്ന് നിങ്ങളുടെമേൽ (ഉണ്ടാവട്ടെ---ഉണ്ടായിരിക്കും) അതിലവർ പ്രവേശിച്ചിട്ടില്ല ْ ُ : َ و അവരാകട്ടെ, അവർ മോഹിക്കുന്നു, ആശിക്കുകയും ചെയ്യുന്നു (47) തിരിക്കപെട്ടാൽ അവരുടെ ദൃഷ്ടികൾ, കണ്ണുകൾ നേരെ, ഭാഗത്തേക്ക് الن നരകക്കാരുടെ, നരകത്തിന്റെ ആളുകളുടെ او ُ لا َ ق അവർ പറയും ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ ആക്കരുതേ ജനങ്ങളുടെ കൂടെ الظّ അക്രമികളായ ആ രണ്ടിനുമിടയിൽ എന്നു പറഞ്ഞത്, സ്വർഗക്കാരുടെയും നരകക്കാരുടെയും ഇടയിൽ എന്ന അർത്ഥത്തിലും, സ്വർഗത്തിനും നരകത്തിനുമിടയിൽ എന്ന അർത്ഥത്തിലുമാവാം. രണ്ടായാലും സാരത്തിൽ ഒന്നുതന്നെ. കൊണ്ടുദ്ദേശ്യം സ്വർഗത്തിനും നരകത്തിനുമിടയിലുള്ള അതിർത്തി മറയത്രെ. ക്വിയാമത്ത് നാളിൽ സത്യവിശ്വാസികൾക്ക് പ്രകാശം ലഭിച്ചിരിക്കുന്നത് കാണു -മ്പോൾ, കപട വിശ്വാസികൾ ഞങ്ങളെയും ഗൗനിക്കണേ എന്നപേക്ഷിച്ചുകൊണ്ട് അൽപം പ്രകാ ശം നൽകുവാൻ ആവശ്യപ്പെടുമെന്നും, സത്യവിശ്വാസികൾ അവരോട് നിങ്ങൾ മടങ്ങിപോയി വല്ല പ്രകാശവും ലഭിക്കുമോ എന്ന് നോക്കിക്കൊള്ളണമെന്ന് മറുപടി പ റയുമെന്നും പ്രസ്താവിച്ചുകൊണ്ട് സൂറത്തുൽ ഹദീദിൽ അല്ലാഹു പറയുന്നു: "അപ്പോൾ, അവർക്കിടയിൽ ഒരു വാതിലുള്ളതായ അതിർത്തി മറ---അഥവാ പ്പടുന്നതാണ്. അതിന്റെ ഉൾഭാഗമാകട്ടെ, കാരുണ്യം---സ്വർഗം---ആകുന്നു. തിന്റെ പുറംഭാഗമാകട്ടെ, അതിന്റെ ഭാഗത്തിലൂടെയാണ് ശിക്ഷ'. الحديد - മുൻകാലത്ത് പട്ടണങ്ങളുടെയും, രാജ്യങ്ങളുടെയും അതിർത്തിക -ളിൽ ചുറ്റുപുറവും വമ്പിച്ച മതിലുകൾ കെട്ടി സുരക്ഷിതമാക്കുക പതിവുണ്ടായിരുന്നു. അതിനുള്ള പേരാണ് سور (അതിർത്തിമറ---അതിർത്തിമതിൽ). ഇങ്ങനെയുള്ള ഒരു അതിർത്തി -മറ സ്വർഗത്തിനും നരകത്തിനുമിടക്കും ഉെണ്ടന്ന് സാരം. ഈ അതിർത്തി മറയെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞതെന്നു സാമാന്യമായി പറയാം. കലെനിന്നു തെളിഞ്ഞുകാണത്തക്കവിധം പൊന്തിനിൽക്കുന്ന മേടും കുന്നുംപോലെയുള്ളതിനെല്ലാം പറയെപ്പടുന്ന വാക്കാണ് ف— (ഉർഫ്). പൂവൻ കോഴിയുടെ തലയിൽ പൊന്തിനിൽക്കുന്ന പൂവിനും (കോഴിച്ചൂട്ടിനും) ഈ വാക്കു ഉപയോഗി -ക്കുന്നു. അതിന്റെ ബഹുവചനമാണ് فا—ا (അ-അ്റാഫ്). എന്നാൽ, ഇഹത്തിലെയും പരത്തിലെയും മതിലുക - ളെയാകട്ടെ, മേടുകളെയാകട്ടെ പരസ്പരം താരതമ്യം ചെയ് തുകൊണ്ട് അവക്ക് രൂപ സങ്കൽപം ചെയ്വാൻ നിവൃത്തിയില്ല. الأ (അ-അ്റാഫിൽ ചില പുരുഷന്മാരുണ്ട്) എന്ന് പറഞ്ഞുവല്ലോ. ഇവർ ആരായിരിക്കും? എങ്ങിനെയുള്ളവരായിരിക്കും? ക്വുർ-ആൻ വ്യാഖ്യാതാക്കൾക്കിടയിൽ ഇതിനെപറ്റി പല അഭിപ്രായങ്ങളും കാണാം. ഇമാം റാസീ (റ) ചൂണ്ടികാട്ടിയതുപോലെ, അവയെല്ലാം കൂടി പരിശോധിച്ചാൽ (1) പ്രവാചകന്മാർ, രക്തസാക്ഷികൾ, പണ്ഡിതന്മാർ മുതലായ ഉന്നത നിലവാരക്കാരായ ആളുകളായിരിക്കും അവരെന്നും (2) അതല്ല, കേവലം താണപടിക്കാരായ ചില ആളുകളായിരിക്കും അവരെന്നുമാണ് ആ അഭിപ്രായങ്ങളുടെ രത്നച്ചുരുക്കം. ചില വ്യാഖ്യാതാക്കൾ ന്നാമത്തെ അഭിപ്രായത്തിനാണ് മുൻഗണന നൽകിയിരിക്കുന്നതെങ്കിലും തുടർന്നുള്ള വാക്യങ്ങളിൽ നിന്ന് രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ ശരിയായിരിക്കുവാൻ ന്യായമുള്ളതെന്ന് മനസ്സിലാകുന്നു. ഈ ആളുകളെപറ്റിയാണല്ലോ (അവർ സ്വർഗത്തിൽ പ്രവേശിച്ചിട്ടില്ല, അവർ അതിന് മോഹിക്കുന്നു) എന്ന് പറഞ്ഞത്. അപ്പോൾ, അതുവരെ അവർക്ക് സ്വർഗത്തിൽ പ്രവേശനം ലഭിച്ചിട്ടില്ലെന്നും അവർ സ്വർഗം ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലും മോഹത്തിലുമാണവർ ഉള്ളതെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു. അതോടുകൂടി നരകത്തിലെ ആൾക്കാരോടൊപ്പം ആ യിത്തീരുന്നതിനെപറ്റി അവർക്ക് ഭയപ്പാടുമുണ്ട് എന്നാണ് ّظلا (ഞങ്ങളെ അക്രമികളോടുകൂടി ആക്കരുതേ) എന്ന അവരുടെ പ്രാർത്ഥന കാണിക്കുന്നത് . വ്യാഖ്യാതാക്കളിൽ അധിക ഭാഗവും ഈ രണ്ടാമത്തെ അഭിപ്രായക്കാരാണ് താനും. സ്വഹാബികളിൽ നിന്നും, താബി-ഉകളിൽ നിന്നുമുള്ള ചില രിവായത്തുകൾ ഇതി ന് പിൻബലവും നൽകുന്നുണ്ട്:- ഇബ്നു മസ്-ഊദ് (റ)ൽ നിന്ന് മുസയ്യിബ് (റ) ഉദ്ധരിച്ച ഒരു രിവായത്ത് ഈ വിഷയത്തിൽ കൂടുതൽ സ്പഷ്ടമാകുന്നു. ന്റ സാരം ഇപ്രകാരം പറയാം: "ക്വിയാമത്തുനാളിലെ വിചാരണയിൽ ആരുടെ നന്മകൾ അവന്റെ തിന്മകളെക്കാൾ അൽപമെങ്കിലും അധികമായോ അവൻ സ്വർഗത്തിലും, ആരുടെ തിന്മകൾ അവന്റെ നന്മകളെക്കാൾ അൽപമെങ്കിലും അധികമായോ അവൻ നര കത്തിലും പ്രവേശിക്കും' എന്നു പറഞ്ഞുകൊണ്ടദ്ദേഹം (ആരുടെ തൂക്കങ്ങൾ ഭാരം എന്നു തുടങ്ങിയ 101-ാം സൂറത്തിലെ 6 ഉം 7 ഉം വചനങ്ങൾ ഓതി. എന്നിട്ടു പറഞ്ഞു: "അപ്പോൾ, ആരുടെ നന്മകളും തിന്മകളും സമ -മായോ അവരാണ് ആൾക്കാർ. അവർ സ്വർഗക്കാരെയും നരകക്കാരെയും നോക്കി അറിയും. സ്വർഗക്കാരെ നോക്കുമ്പോൾ അവർക്ക് സലാം ( ُ م ْ س َ لام -പറയും. നരകക്കാരിലേക്ക് നോക്കുമ്പോൾ, റബ്ബേ, ഞങ്ങളെ അക്രമികളുടെ കൂടെ ആക്കരുതേ എന്നു പ്രാർത്ഥിക്കുകയും ചെയ്യും'. പിന്നീട് സജ്ജനങ്ങൾക്ക് പ്രകാശം ന ൽകപ്പെടുന്നതിനെയും, കപടവിശ്വാസികൾക്ക് പ്രകാശം നഷ്ടപ്പെടുന്ന -തിനെയും കുറിച്ചു പറഞ്ഞശേഷം അദ്ദേഹം (ഇബ്നു മസ്-ഊദ് - റ) പറഞ്ഞു: ആൾക്കാരുടെ പ്രകാശം നഷ്ടപെട്ടിട്ടുണ്ടായിരിക്കയില്ല. ഈ സന്ദർഭത്തെപറ്റിയാണ് അവരതിൽ പ്രവേശിച്ചിട്ടില്ല, അവർ അതിന് മോഹിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. അങ്ങിനെ, അവരുടെ മോഹം (അവസാനം സ്വർഗത്തിലേക്കുള്ള) പ്രവേശനം തന്നെ ആയിത്തീരും. പിന്നീട് അദ്ദേഹം പറഞ്ഞു: "ഒരാൾ ഒരു നന്മ ചെയ്താൽ അവന് പത്ത് നന്മ രേഖപ്പെടുത്തപ്പെടുന്നു. ഒരു തിന്മെ ചയ്താൽ ഒരു തിന്മ മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. എന്നിട്ടും ആരുടെ ആ "ഒന്നു'-കൾ അവന്റെ "പത്തു'കളെ കവച്ചുവെക്കുന്നുവോ അവൻ നാശമടഞ്ഞതു തന്നെ' (ഇബ്നു ജരീർ). ഈ രിവായത്തിൽ നിന്നും മറ്റും അറിയപ്പെടുന്നതുപോലെ, മ റ്റുള്ളവരോടൊപ്പം ആദ്യം സ്വർഗത്തിൽ പ്രവേശിച്ചിട്ടില്ലെങ്കിലും പിന്നിട് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വർഗത്തിൽ പ്രവേശനം നൽകപ്പെടുന്ന -വരാണ് ആൾക്കാർ' എന്ന് മനസ്സിലാക്കാം. ഇബ്നുകഥീർ (റ) പ്രസ്താവിക്കുന്നതിങ്ങിനെയാണ്: ആൾക്കാരെപറ്റി വ്യാഖ്യാതാക്കളുടെ പ്രസ്താവനകൾ വ്യത്യസ്ത രൂപത്തിലാണുള്ളത്. അവയെല്ലാം ഒരേ സാരത്തിൽ കലാശിക്കുന്നു. അതായത്, നന്മകളും തിന്മകളും സമമായ ആളുകളാണ് അവ ർ എന്നത്രെ അത്. ഹുദൈഫഃ (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു മസ്-ഊദ് (റ) എന്നീ സ്വഹാബികളും, മുൻഗാമികളിലും പിൻഗാമികളിലുമുള്ള അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്. എല്ലാവരെയും അവരുടെ അടയാളം കൊണ്ട് അവർ അറിയും എന്നു പറഞ്ഞതിന്റെ താൽപര്യം, സ്വർഗക്കാരുടെതായ ലക്ഷണം മുഖേന അവരെയും, നരകക്കാരുടെതായ അടയാളംകൊണ്ട് അവരെയും അവർ തിരിച്ചറിയും എന്നായിരിക്കും. ട മുഖങ്ങൾ തെളിഞ്ഞവയും, ചിരിക്കുന്നവയും, സന്തോഷം കൊള്ളുന്നവയും ആയിരിക്കുമെന്നും, അവിശ്വാസികളുടെ മുഖങ്ങൾ പൊടിമൂടിയവയും ഇരുണ്ടവയുമായി -രിക്കുമെന്നും (80:38--42) മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൂടാതെ, ചില വ്യക്തികൾ അവ ർക്ക് നേരിട്ടറിയുന്നവരും ഉണ്ടാകുമല്ലോ. الله اعلم വിഭാഗം - 6
7:48–49

وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ

أَهَـٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ

(48) ആൾക്കാർ ചില പുരുഷന്മാരെ വിളിക്കും, അവരുടെ അടയാളം കൊണ്ട് അവരെ അവർ അറിയുന്നതാണ്. അവർ പറയും: "നിങ്ങളുടെ ശേഖരണവും, നിങ്ങൾ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിങ്ങൾക്ക് എന്താണ് ഉപകരിച്ചത്?! (49) "(ഇതാ) ഇക്കൂട്ടരാണോ അല്ലാഹു അവർക്ക് ഒരു കാരുണ്യവും കൊടുക്കുകയില്ലെന്നു (പറഞ്ഞ്) നിങ്ങൾ സത്യം ചെയ്തവർ?! നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുവിൻ, നിങ്ങളുടെമേൽ യാതൊരു ഭയവുമില്ല, നിങ്ങൾ വ്യസനപ്പെടുകയും ചെയ്കയില്ല (എന്നാണല്ലോ അവരോട് പറയപ്പെട്ടത്)'. ജനസ്വാധീനം, കക്ഷിബലം, ധനപ്പെരുപ്പം ആദിയായവയിൽ അഹ -ങ്കരിച്ചിരുന്നവരും, ഇപ്പോൾ നരകശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവരുമായ നേതാക്കളോട് ആളുകൾ അധിക്ഷേപിച്ചും പരിഹസിച്ചും പറയുന്ന ചി ല വാക്കുകളാണ് അല്ലാ ഹു ഉദ്ധരിച്ചത്. സത്യനിഷേധികളായ നേതാക്കൾ ത ങ്ങളുടെ ജനസ്വാധീനം സാമ്പത്തിക ശേഷി മുതലായതിൽ അഹങ്കരിക്കലും, അതവരുടെ ധിക്കാരത്തെ വർദ്ധിപ്പിക്കലും എക്കാലത്തും പതിവാണല്ലോ. അല്ലാഹു പറയുന്നു: نيتيلآا (സാരം: ഒരു രാജ്യത്തുംതന്നെ, വല്ല താക്കീതുകാരനെ---റസൂലിനെ--യും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാർ പറയാതിരുന്നിട്ടില്ല: നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കു -ന്നുവോ അതിൽ, നിശ്ചയമായും ഞങ്ങൾ അവിശ്വാസികളാണെന്നും ഞങ്ങൾ സ്വത്തുക്കളും മക്കളും അധികമുള്ളവരാണ്; ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരുമല്ല എന്നും അവർ പറയും (34:34, 35). ഇങ്ങിനെയുള്ള നേതാക്കളെ മേൽ ചൂണ്ടിക്കാട്ടിയതുപോലെയുള്ള അടയാളങ്ങൾ മുഖേന മനസ്സിലാക്കുന്നു. അവരോട് അവർ വിളിച്ചുപറയും: നിങ്ങളുടെ അന്നത്തെ സംഘബലവും, ധനപ്പെരുപ്പവും, ഗർവ്വും, അഹങ്കാരവുമൊക്കെ ഇപ്പോൾ എവിടെപ്പോയി?! അതുകൊണ്ട് എന്താണ് നിങ്ങൾക്ക് ലഭിച്ച പ്രേ യാജനം?! മുമ്പ് സത്യവിശ്വാസവും സന്മാർഗവും സ്വീകരിച്ചുവന്നവരും പ്പോൾ സ്വർഗീയ ജീവിതം ലഭിച്ചവരുമായ ഈ ആളുകളെപറ്റി നിങ്ങൾ പരിഹസി -ച്ചിരുന്നുവല്ലോ. അവർക്ക് ഒരു നന്മയും സിദ്ധിക്കുവാനില്ലെന്നും, നിങ്ങളാണ് വലിയ അനുഗൃ -ഹീതർ എന്നും നിങ്ങൾ സത്യം ചെയ്തു പറഞ്ഞിരുന്നു. ഇപ്പോൾ, അവരോട് സസന്തോ ഷം നിരുപാധികം സ്വർഗത്തിൽ പ്രവേശിക്കുവാനാണല്ലോ കൽപനയുണ്ടായത്. നിങ്ങളുടെ സ്ഥിതിയോ...?! (48) വിളിച്ചു പറയും ആൾക്കാർ ِ فا َ ْ —الأ ر ِ ج َ الا ചില പുരുഷന്മാരെ അവരെ അവർ അറിയുന്നതാണ് അവരുടെ അടയാളം (ലക്ഷണം) കൊണ്ട് او ُ لا َ ق അവർ പറയും എന്തു ധന്യമാക്കി നിങ്ങൾക്ക് നിങ്ങളുടെ ഒരുമിച്ചുകൂട്ടൽ, ശേഖരണം നിങ്ങൾ ആയിരുന്നതും നിങ്ങൾ വലുപ്പം (അഹംഭാവം)നടിക്കും (49) أ َ ه َ ؤ ُ لاء ِ ഇക്കൂട്ടരോ َّ ِ ين َ }ا യാതൊരുവർ നിങ്ങൾ സത്യം ചെയ്തു പറഞ്ഞു അവർക്ക് എത്തുക (കൊടുക്കുക)-യില്ല ُ َّ اللها അല്ലാഹു ഒരു കാരുണ്യവുംകൊണ്ട്, കാരുണ്യത്തെയും നിങ്ങൾ പ്രവേശിക്കുവിൻ സ്വർഗത്തിൽ ഒരു ഭയവുമില്ല നിങ്ങളുടെമേൽ നിങ്ങൾ ഇല്ലതാനും നിങ്ങൾ വ്യസനപ്പെടും.
7:50–51

وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ

ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ

(50) നരകത്തിലെ ആൾക്കാർ സ്വർഗത്തിലെ ആൾക്കാരെ വിളിച്ചു പറയും: "വെള്ളത്തിൽ നിന്ന്, അല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് (ആഹാരമായി) നൽകിയതിൽ നിന്ന് (അൽപം) നിങ്ങൾ ഞങ്ങൾക്ക് ഒഴുക്കിത്തരണേ' എന്ന്! അവർ പറയും: "നിശ്ചയമായും അല്ലാഹു, അത് രണ്ടും അവിശ്വാസികൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു:- (51) അതായത്, തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീർക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തവർക്ക്'. (അതെ) അതിനാൽ, അവരുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവർ മറന്നുകളഞ്ഞതും, നമ്മുടെ "ആയത്തുക' (ദൃഷ്ടാന്തങ്ങ) ളെ അവർ നിഷേധിച്ചു കൊണ്ടിരുന്നതും പോലെ, അവരെ നാം ഇന്ന് മറന്നു കളയുന്നു. (50) വിളിച്ചു പറയും الن നരകത്തിലെ ആൾക്കാർ സ്വർഗത്തിലെ ആൾക്കാരെ നിങ്ങൾ ഒഴുക്കിത്തരണമെന്ന് ഞങ്ങളുടെ മേൽ, ഞങ്ങളിൽ വെള്ളത്തിൽ നിന്ന് അല്ലെങ്കിൽ യാതൊന്നിൽ നിന്ന് ُ َّ اللها അല്ലാഹു നിങ്ങൾക്ക് നൽകിയ او ُ لا َ ق അവർ പറയും اللها നിശ്ചയമായും അല്ലാഹു അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു അവിശ്വാസികളുടെ മേൽ (51) َّ ِ ين َ }ات അതായത് ആക്കിത്തീർത്തവർ َُ م ْ ِ ي തങ്ങളുടെ മതത്തെ َ ْ و ً ا ” വിനോദം, തമാശ കളിയും, വിളയാട്ടവും അവരെ വഞ്ചിക്കുകയും ചെയ്തു ഐഹിക ജീവിതം എന്നാൽ (അതിനാൽ) ഇന്ന് നാം അവരെ വിസ്മരിക്കുന്നു അവർ മറന്നതുപോലെ ل ِ ق َ اء َ കണ്ടുമുട്ടുന്നതിന് അവരുടെ ദിവസത്തെ അവരായിരുന്നതും നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ അവർ നിഷേധിക്കും. വിശപ്പും, ദാഹവും സഹിക്കവയ്യാതെ കഷ്ടപ്പെടുമ്പോൾ നരകക്കാ ർ, സ്വർഗക്കാരെ വിളിച്ചപേക്ഷിക്കുകയാണ്: അൽപം വെള്ളമോനിങ്ങൾക്ക് ലഭിച്ചിട്ടുള്ള പദാർത്ഥങ്ങളിൽ നിന്ന് മറ്റുവല്ലതുമോ ഞങ്ങൾക്ക് ഒന്നൊഴിച്ചുതന്നു ഞങ്ങളെ രക്ഷി -ക്കണേ എന്ന്! നരകവാസികൾക്ക് "സക്ക്വൂം, ഗിസ്ലീൻ, ഹമീം, ദ്വരീ-ഉ് ( ، ضريعŸ› زقوم، غسلين، ) മുതലായ ഭക്ഷണ പാനീയങ്ങളല്ലാതെ നൽകപ്പെടുകയില്ലെന്നും, അവയും നരകത്തിലെ ശിക്ഷാ വകുപ്പുകളിൽപെട്ടവ -മാത്രമാണെന്നും, വിശപ്പിനോ ദാഹത്തിനോ അവ ഉതകുന്നതല്ലെന്നും (44:43; 69:36; 88:6 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ എത്രകേണപേക്ഷിച്ചാലും ആ അപേക്ഷമൂലം വർക്ക് കൂടുതൽ നിരാശയല്ലാതെ ഒന്നും ലഭിക്കുവാൻ പോകുന്നില്ല. അങ്ങിനെ -യുള്ള അനുഗ് രഹങ്ങളെല്ലാം അവിശ്വാസികളായ നിങ്ങൾക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുകയാണ് -ഭാവിയിലെങ്കിലും അവ ലഭിച്ചേക്കുമെന്ന് -യിരിക്കും അവർക്ക് സ്വർഗവാസികൾ നൽകുന്ന മറുപടി. ഭക്ഷണം തുടങ്ങിയ ഉപജീവന സൗകര്യങ്ങൾ പരലോകത്ത് സത്യവിശ്വാസികൾക്ക് മാത്രമുള്ളതാണെന്ന് 32- വചനത്തിൽ അല്ലാഹു പറഞ്ഞുവല്ലോ. അവിശ്വാസികൾക്ക് അവയെല്ലാം നിഷിദ്ധമാക്കുവാനുള്ള കാരണം, അവർ അല്ലാഹുവിന്റെ ശാസനാ നിയമങ്ങളെ കാര്യമാക്കാതെ, കളി വിനോദമാക്കിത്തള്ളിയതും, ഐഹിക ജീവിതത്തിൽ മാത്രം ശ്രദ്ധപതിച്ച് ജീവിതത്തെ ഓർമിക്കാതിരുന്നതും, ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കൊണ്ടിരുന്നതുമാണ്. അല്ലാതെ അവരോട് പക്ഷഭേദമോ അനീതിയോ കാണിച്ചതല്ല, എന്നത്രെ 51- -ാം വചനം ചൂണ്ടിക്കാട്ടുന്നത്. ഒരു വസ്തുത ഇവിടെ പ്രത്യേക ഓർമിപ്പിക്കാം; സ്വർഗത്തിനും നരകത്തിനുമിടക്കുള്ള ഒരു അതിർത്തിമറയാണ് അവിടെയുള്ളവരും സ്വർഗ---നരകങ്ങളിലുള്ളവരും തമ്മിൽ സംഭാഷണം നടക്കുകയും നോക്കിക്കാണുകയും ചെയ്യും എന്നൊക്കെ പറഞ്ഞുവല്ലോ. അപ്പോൾ സ്വർഗവും നരകവും കേവലം വമ്പി ച്ച രണ്ട് കെട്ടിടങ്ങളോ പട്ടണങ്ങളോ പോലെയായിരിക്കുമെന്ന ഒരു പ്രതീതി അൽപജ്ഞരായ ആളുകളുടെ മനസ്സിൽ ഉളവായേക്കാം. വാസ്തവത്തിൽ സ്വർഗവും നരകവുമാകട്ടെ, നമ്മുടെ ഊഹത്തിലോ അനുമാനത്തിലോ ഒതുങ്ങാത്തവിധം, അതിവിശാലമായ രണ്ട് ലോകങ്ങളാണെന്ന് ക്വുർ-ആനിൽ നിന്നും ഹദീഥിൽ നിന്നും സ്പഷ്ട -വുമാകുന്നു. സ്വർഗത്തിന്റെ വിസ്താരം ആകാശഭൂമികളോളമാണെന്ന് (3:133; 5 7:21 എന്നിവിടങ്ങളിൽ) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. സ്വർഗത്തിലെ ഒരു വൃക്ഷത്തിന്റെ തണലിലൂടെ ഒരു വാഹനക്കാരൻ നൂറ് കൊല്ലം സഞ്ചരിച്ചാലും അത് തീരുകയില്ല നബി യും പ്രസ്താവിച്ചിരിക്കുന്നു. (ബു.-മു) നരകത്തിന്റെ വക്കിൽ നിന്ന് ഒരു കല്ല് കീഴ്പോട്ടിട്ടാൽ എഴുപത് സംവത്സരക്കാലം അത് കീഴ്പോട്ട് പോയാലും അത് അടിയിൽ എത്തുകയില്ലെന്നും നബി പറയുന്നു. (മു). എന്നിരിക്കെ, ഈ രണ്ട് മഹാലോകങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു വിശാലമായ അതിർത്തി സ്ഥലമായിരിക്കും എന്ന് സാമാന്യമായി പറയാം. എന്നല്ലാതെ വസ്തുനിഷ്ഠമായ ഒരു നിർണയമോ ഒരേകദേശ സങ്കൽപമോ നമുക്ക് അതിനെപറ്റി കരുതുവാൻ നിവൃത്തിയില്ല. അങ്ങനെയാകുമ്പോൾ, സ്വർഗ---നരകങ്ങളിലും സ്ഥിതിചെയ്യുന്നവർ തമ്മിൽ അന്യോന്യം കാണുവാനും സംസാരിക്കുവാനും എങ്ങിനെക ഴിയും? എന്നു സംശയിക്കാം. വാസ്തവത്തിൽ, നമ്മുടെ ഭൗതികമായ അറിവിനെയും പരിചയത്തെയും മുമ്പിൽവെച്ചുകൊണ്ടുമാത്രം ഉണ്ടാകുന്ന ഒരു സംശയമാണിത്. ഭൗ തിക പ്രകൃതിനിയമങ്ങളിൽ നിന്നെല്ലാം എത്രയോഭിന്നമായ പ്രകൃതി സ്വഭാവങ്ങേ ളാട് കൂടിയതാണ് പരലോകമെന്നിരിക്കെ ഈ സംശയത്തിന് അവകാശമില്ല. ഇന്നു നിലവിലുള്ള ഗതാഗത സൗകര്യങ്ങളെയും, വാർത്താവിതരണ സാധ്യതകളെയും അപേ -ക്ഷിച്ച് നോക്കിയാൽ, മുൻകാലത്തുള്ളവരെക്കാൾ ഇക്കാലത്തുള്ളവർക്ക് അതിന്റെ സാധ്യത കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നതാണ്. ലോകത്തിന്റെ ഏതു മൂ ലയിലുള്ളവർ തമ്മിലും -അല്ല, ഭൂമിയിലും ശൂന്യാകാശത്തിൽ അതി വിദൂരത്ത് ചയ്യുന്നവർ തമ്മിൽപോലുംറേഡിയോ, ടെലിഫോൺ, ടെലിവിഷൻ മുതലായവയുടെ സഹായത്തോടെ സംസാരിക്കുകയും കാണുകയും ചെയ്വാൻ ഇന്ന് മനുഷ്യർക്ക് സാധിക്കുന്നു. ആ സഥിതിക്ക് ഈ ലോകത്ത് അസംഭവ്യമായ പലതും നിത്യസംഭവങ്ങളായിരിക്കുന്ന പരലോക കാര്യങ്ങളിൽ അത്ഭുതത്തിനോ സംശയത്തിനോ അവകാശമില്ലതന്നെ.
7:52

وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ

(52) തീർച്ചയായും, അറിഞ്ഞും കൊണ്ടു(-തന്നെ) നാം വിശദീകരി(ച്ചു വിവരി)-ച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇവർക്ക് നാം കൊണ്ടുചെന്നിട്ടുണ്ട്; വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും, കാരുണ്യവുമായിട്ട്. (52) തീർച്ചയായും നാം ചെന്നിട്ടുണ്ട് ْ ُ : അവർക്ക്, അവരുടെ അടുക്കൽ ഗ്രന്ഥവുംകൊണ്ട് നാം അത് വിശദീകരി(-വിവരി)-ച്ചിരിക്കുന്നു അറിവോടെ (അറിഞ്ഞുംകൊണ്ട്) ه ُ د ً ى മാർഗദർശനമായിട്ട് കാരുണ്യമായും ഒരു ജനതക്ക് അവർ വിശ്വസിക്കുന്നു
7:53

هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

(53) അതിന്റെ പുലർച്ചയല്ലാതെ (വല്ലതും) അവർനോക്കി(-ക്കാത്തു)- കൊണ്ടിരിക്കുന്നുവോ?! അതിന്റെ പുലർച്ച വന്നെത്തുന്ന ദിവസം, മുമ്പ് അതിനെ മറന്നുകളഞ്ഞവർ പറയും: "ഞങ്ങളുടെ റബ്ബിന്റെ "റസൂലു'കൾ യഥാർത്ഥവും കൊണ്ട് ഞങ്ങൾക്ക് വരുകയുണ്ടായി. ധ അന്നു ഞങ്ങളതു വിശ്വസിച്ചില്ല പ എനി, ഞങ്ങൾക്ക് വല്ല ശുപാർശക്കാരും ഉണ്ടോ-എന്നാലവർ ഞങ്ങൾക്കുവേണ്ടി ശുപാർശ ചെയ്യുമായിരുന്നു?! - അല്ലെങ്കിൽ, ഞങ്ങൾ മടക്കപ്പെടുമോ? എന്നാൽ ഞങ്ങൾ (മുമ്പ്) പ്രവർത്തിച്ചിരുന്നതല്ലാത്തത് (സൽകർമങ്ങൾ) ഞങ്ങൾ പ്രവർത്തിക്കുമായിരുന്നു!' (അതെ) അവർ തങ്ങളെതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അവർ കെട്ടിച്ചമച്ചിരുന്നത് (ഒക്കെയും) അവരെ വിട്ടു മറഞ്ഞുപോകുകയും ചെയ്തു. (53) അവർ നോക്കുന്നു (കാത്തിരിക്കുന്നു)വോ അതിന്റെ പുലർച്ച (വ്യാഖ്യാനം---പൊരുൾ---പര്യവസാനം) അല്ലാതെ വരുന്ന ദിവസം അതിന്റെ പുലർച്ച ي َ ق ُ ول ُ പറയും അതിനെ മറന്ന (വിസ്മരിച്ച)-വർ മുമ്പ് വരികയുണ്ടായി നമ്മുടെ റബ്ബിന്റെ റസൂലുകൾ യഥാർത്ഥംകൊണ്ട് എനി (അപ്പോൾ) ഞങ്ങൾ ശുപാർശക്കാരിൽ നിന്ന് (വല്ലവരും) എന്നിട്ട് അവർ ശുപാർശ ചെയ്യുമാറ്, എന്നാൽ ശുപാർശ ചെയ്യുമായിരുന്നു ل َ ن َ ا ഞങ്ങൾക്ക്, നമുക്ക് അല്ലെങ്കിൽ നാം മടക്കപ്പെടുമോ എന്നിട്ട് നാം പ്രവർത്തിക്കുമാറ്, എന്നാൽ നമുക്ക് (ഞങ്ങൾക്ക്) പ്രവർത്തിക്കാം യാതൊന്നല്ലാത്തത് നാം (ഞങ്ങൾ) പ്രവർത്തിച്ചിരുന്നു അവർ നഷ്ടപ്പെടുത്തിക്കഴിഞ്ഞു തങ്ങളെതന്നെ, അവരുടെ സ്വന്തങ്ങളെ പിഴച്ചു (മറഞ്ഞു)-പോകുകയും ചെയ്തു അവരെവിട്ട് അവരായിരുന്നത് അവർ കെട്ടച്ചമക്കും സ്വർഗക്കാരുടെയും നരകക്കാരുടെയും പല സ്ഥിതിഗതികളും വിവരിച്ചശേഷം, സംസാരഗതി ക്വുർ-ആനെ നിഷേധിക്കുന്നവരിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ സാരം ഇതാണ്: സത്യം സ്വീകരിക്കു -വാൻ തയ്യാറുള്ളവർക്ക് വേണ്ടത്ര മാർഗദർശനങ്ങളും അനുഗ്രഹങ്ങളും സഹിതം-എന്തെല്ലാമാണ്, എങ്ങിനെയെല്ലാമാണ് വിവരിക്കേണ്ടതെന്ന് ശരിക്കും അറിഞ്ഞുകൊണ്ടു വിശദീകരണങ്ങളോടുകൂടിയുള്ള ഒരു മഹത്തായ ഗ്രന്ഥം (ക്വുർ-ആൻ) ഇതാ നാം അവർക്ക് നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അതിൽ വിശ്വസിക്കാ തെ എനി വേറെയെന്താണ് അവർക്ക് കാത്തിരിക്കുവാനുള്ളത്?! വല്ലതും ഉെണ്ടങ്കിൽ ആ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ള യാഥാർത്ഥ്യങ്ങൾ അനുഭവത്തിൽ പുലർന്നു കാണുക മാ്ര തമാണ്. അതാണവർ കാത്തിരിക്കുന്നതെങ്കിൽ, അതവർക്ക് നല്ലതിനല്ല. ആ അവസരം വന്നുകഴിഞ്ഞാൽ അവർ ഖേദിക്കേണ്ടി വരും. റസൂലുകളും വേദഗ്രന്ഥങ്ങളും്ര പബോധനം ചെയ്തിരുന്നത് തന്നെയായിരുന്നു യഥാർത്ഥമെന്ന് അപ്പോൾ അവർ തുറന്നു സമ്മതിക്കും. അയ്യോ! പിഴച്ചുപോയല്ലോ! എനി എന്താണ് രക്ഷാമാർഗം! എന്ന് അവർ വിലപിക്കും. വല്ല ശുപാർശക്കാരെയും കിട്ടിയിരുന്നുവെങ്കിൽ ശുപാർശ -കൊണ്ട് രക്ഷപ്പെടാമായിരുന്നു! ഒന്നുകൂടി ഐഹിക ജീവിതത്തിലേക്ക് മടക്കിത്തന്നെങ്കിൽ മുമ്പത്തെ നിലമാറ്റിസൽക്കർമങ്ങൾ ചെയ്യാമായിരുന്നു എന്നൊക്കെ അവർ പാകും. പക്ഷേ, ഫലമെന്ത്?! തങ്ങൾക്ക് ലഭിക്കാമായിരുന്ന രക്ഷാമാർഗങ്ങളെല്ലാം നേ രത്തെത്തന്നെ അവർ സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. തങ്ങളെ രക്ഷിക്കുമെന്നും സഹായിക്കുമെന്നും സങ്കൽപിച്ചുകൊണ്ട് അവർ കെട്ടിയുണ്ടാക്കിയിരുന്ന കൃത്രിമ ദൈവ -ങ്ങളും ശുപാർശക്കാരുമൊക്കെ എങ്ങോ മറഞ്ഞുപോകുകയും ചെയ്തു. എനി, അവർ എങ്ങിനെ രക്ഷപ്പെടുവാനാണ്?!
7:54

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

(54) നിശ്ചയമായും നിങ്ങളുടെ റബ്ബ് ُ َّ اللها അല്ലാഹു സൃഷ്ടിച്ച الس ആകാശങ്ങളെ و َ الأر ْ ض َ ഭൂമിയെയും ആറിലായി ٍ ما َّ ي َ أ ദിവസങ്ങൾ َّ ُ പിന്നെ അവൻ ആരോഹണം ചെയ്തു, ആസനസ്ഥനായി അർശിൽ, സിംഹാസനത്തിന്മേൽ അവൻ മൂടുന്നു, മൂടിയിടുന്നു الل َّ ي ْ ل َ രാത്രിയെ (രാവിനെക്കൊണ്ട്) َّ َ ار َ 0لا പകലിന്, പകലിനെ അത് അതിനെതേടിക്കൊണ്ട് ദ്രുതഗതിയിൽ, ബദ്ധപ്പെട്ടുകൊണ്ട്, വേഗമായി و َ الش َّ م ْ س َ സൂര്യനെയും ചന്ദ്രനെയും و َ الن ّ ُ ج ُ وم َ നക്ഷത്രങ്ങളെയും വിധേയമാക്ക (നിയന്ത്രിക്ക)-പ്പെട്ടതായിക്കൊണ്ട് അവന്റെ കൽപനക്ക്, ആജ്ഞപ്രകാരം أ َ لا അല്ലാ---അറിയുക ُ َ അവന്നാണ്, അവന്റേതാണ് സൃഷ്ടിപ്പ്, സൃഷ്ടി و َ الأم ْ ر ُ കൽപനയും നന്മ (മഹത്വം--- മേന്മ---ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണ്) ُ َّ اللها അല്ലാഹു ലോകരുടെ (ലോക) രക്ഷിതാവായ വിഭാഗം - 7 (54) നിശ്ചയമായും നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും, ഭൂമിയെയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നെ, അവൻ "അർശി'ൽ ധ സിംഹാസനത്തിൽ പ ആരോഹണം ചെയ്തു. രാത്രിയിൽ അവൻ പകലിനു മൂടിയിടുന്നു---അത് അതിനെ ദ്രുതഗതിയിൽ തേടിക്കൊണ്ട്. അവന്റെ കൽപനക്കു വിധേയങ്ങളാക്കപ്പെട്ടുകൊണ്ട് സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളേയും (അവൻ സൃഷ്ടിച്ചു). അല്ലാ (അറിയുക)! അവന്റെതാണ് സൃഷ്ടിപ്പും, കൽപനയും ധ സൃഷ്ടിക്കലും, കൽപനാധികാരവും അവന്റെ വകതന്നെ പ . ലോകരുടെ രക്ഷിതാവായ അല്ലാഹു നന്മ (അഥവാ മഹത്വം) ഏറിയവനാകുന്നു. അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചുവെ -ന്നും, പിന്നീട് അവൻ അർശിന്മേൽ ആരോഹണം ചെയ്തുവെന്നും ക്വുർ-ആനിൽ പലേട ത്തും പ്രസ്താവിച്ചിരിക്കുന്നു. ആറു ദിവസങ്ങളിലായി സൃഷ്ടിച്ചതിനെപറ്റി യൂനുസ്:3; സജദഃ: 4; ഫുർക്വാ ൻ:59; ഹദീദ്:4; ക്വാഫ്:38; ഹൂദ്: 7 എന്നീ സ്ഥലങ്ങളിലും, അർശിൽ ആരോഹണം ചെയ്തതിനെപറ്റി ആദ്യം പറഞ്ഞ നാലു സൂറത്തുകളിലും, ത്വാഹാ 5ലും, 2ലും പ്രസ്താവിച്ചു കാണാം. ഇവിടെ ആ രണ്ടു വിഷയത്തെക്കുറിച്ചും സംക്ഷിപ്തമായി വിവരിക്കുന്നു. കൂടുതൽ വിശദീകരണം മേൽ സൂചിപ്പിച്ച സ്ഥലങ്ങളിലും കാണാം. (1) സൂര്യന്റെ ഉദയാസ്തമയങ്ങളാൽ ഉണ്ടായിത്തീരുന്ന ഒരു രാ വും പകലും ചേർന്ന സമയത്തിനാണ് നാം സാധാരണ ദിവസം എന്നു പറയുന്നത്. ആറു ദിവസങ്ങൾ എന്നു പറഞ്ഞത് ഈ അർത്ഥത്തിലുള്ള ദിവസങ്ങളായിരിക്കുവാൻ തരമില്ല. കാരണം, ആകാശഭൂമികളുടെ സൃഷ്ടിയും, അവയുടെ നിലവിലുള്ള വ്യവസ്ഥ യും, പൂർത്തിയാകും മുമ്പ് രാപകലുകളോ, ഈ അർത്ഥത്തിലുള്ള ദിവസങ്ങളോ ഉണ്ടാകുകയില്ലല്ലോ. ക്വിയാമത്ത് നാളിനെക്കുറിച്ച് അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസം (70:4) എന്നും, നിന്റെ റബ്ബിന്റെ അടുക്കൽ ഒരു ദിവസം നിങ്ങൾ എണ്ണിവരുന്ന ആയിരം പോലെയാണ് (22:47) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോ ൾ, ഈ ആറു ദിവസം കൊണ്ട് വിവക്ഷ, ദീർഘകാലം വരുന്ന ഏതോ ഒരു ആറു ദിവസങ്ങളാ -യിരിക്കാം. അവ എങ്ങിനെയുള്ളതാണെന്നോ, ഓരോ ദിവസത്തിന്റെയും ദൈർ ഘ്യം എത്രയാണെന്നോ നമുക്ക് തിട്ടപ്പെടുത്തുക സാധ്യമല്ല. ഈ വചനത്തിനൊരു സാമാന്യ വിശദീകരണമെന്നോണം, ഭൂമി യെ സൃഷ്ടിച്ചതും, അതിലെ പർവ്വതങ്ങൾ, ആഹാര പദാർത്ഥങ്ങൾ മുതലായവ ശരിപ്പെടുത്തിയതും നാലു ദിവസം കൊണ്ടാണെന്നും, ആകാശങ്ങളെ പൂർത്തിയാക്കിയത് രണ്ടുദിവസം കൊണ്ടാണെന്നും 49:9-12ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നിലവിലുള്ള അഖിലാണ്ഡ വ്യവസ്ഥ ഈ നിലയിൽ എത്തിച്ചേരുന്നതിനു മുമ്പ് കോടിക്ക -ണക്കിന് കൊല്ലങ്ങളും, പല വ്യത്യസ്ത ഘട്ടങ്ങളും -വിശ -ദീകരണങ്ങളിൽ നീക്ക് പോക്കും അഭിപ്രായ വ്യത്യാസവും അംഗീകരിക്കപ്പെട്ടുവരുന്ന ശാസ്ത്രീയ സിദ്ധാന്തമാണെന്നുള്ളതും സ്മരണീ -യമത്രെ. ഞായർ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ ഓരോന്നിലും ഇന്നിന്ന വസ്തുക്കളെ അല്ലാഹു സൃഷ്ടിച്ചുവെന്നു വിവരിക്കുന്ന ചില രിവായത്തുകൾ കാണാമെങ്കിലും -ഇബ്നുകഥീർ (റ) മുതലായവർ യഥാർത്ഥത്തിൽ, ഇസ്റാ-ഈലീ വാർത്തകളിൽ നിന്ന് ഉടലെടുത്തവയാകുന്നു. (2) "അർശ് ( شഏ ) എന്ന വാക്ക് രാജകീയ സിംഹാസനം എന്ന അർത്ഥത്തിൽ സാധാരണ ഉപയോഗിക്കപ്പെടുന്നു. വീടുകളുടെ മേൽപുര, മുന്തിരിത്തോട്ടത്തിന്റെ പന്തൽ എന്നിവപോലെ ഉയരത്തിൽ സ്ഥാപിക്കപ്പെടുന്ന ചില വസ്തുക്കൾ ക്കും ആ വാക്ക് ഉപയോഗിക്കപ്പെടും. എന്നാൽ, മഹാൻമാരായ പലരും പ്രസ്താവിച്ചതുപോലെ അല്ലാഹുവിന്റെ അർശ് എപ്രകാരത്തിലുള്ളതായിരിക്കുമെന്ന് കണക്കാക്കുവാൻ നമുക്ക് സാധിക്കുകയില്ല. ഇമാം റാഗിബ് (റ) അദ്ദേഹത്തിന്റെ "അൽമുഫ് റദാത്ത്' എന്ന നിഘണ്ടുവിൽ പറയുന്നു: "അല്ലാഹുവിന്റെ അർശിനെക്കുറിച്ച് അതിന്റെ പേരല്ലാതെ അതിന്റെ യാഥാർത്ഥ്യത്തെപറ്റി മനുഷ്യർക്ക് അറിയാവതല്ല. പൊതുജനങ്ങൾ ഊഹിക്കുന്നതുപോലെയുള്ളതല്ല അത്. അങ്ങിനെയാണെങ്കിൽ, അത് അവനെ (അല്ലാ -ഹുവിനെ) വഹിച്ചുകൊണ്ടിരിക്കുന്നതായിരിക്കണമല്ലോ. അല്ലാഹുവാകെ ട്ട, അതിൽ നിന്നും എത്രയോ അല്ലാഹു സൃഷ്ടികളിൽ നിന്നെല്ലാം വ്യത്യസ്തനും, അവരുടെ ഭാ വനകൾക്കെല്ലാം അതീതനുമാകുന്നു. അതെ, (അവനെപ്പോലെ ഒരു വസ്തുവും ഇല്ല). (അവനു തുല്യനായി ഒരാളും ഇല്ല) അതുകൊണ്ട്, അല്ലാഹു അർശിൽ ആരോഹണം ചെയ്തു എന്ന വാക്യത്തെപറ്റി മുൻഗാമികളായ മഹാന്മാർക്ക് പൊതുവിലും, പിൻഗാമികളിൽ അവരുടെ മാതൃക പിൻപറ്റിയവർക്കും, പറയുവാനുള്ളത് ഇതാകുന്നു: "സിംഹാസനാരോഹണ -മെന്നത് നമുക്കറിയാം. പക്ഷേ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതിന്റെ മാതിരി എങ്ങി -നെണെന്നുള്ളത് നമുക്ക് അജ്ഞാതമാകുന്നു. ( الاستواء معلوم والكيفية مجھولة താഴെ സൂചിപ്പിക്കുന്നതുപോലെയുള്ള ചില വ്യാഖ്യാനങ്ങൾ കൊണ്ട് തൃപ്തി അടയുന്നതും, കൂടുതൽ അന്വേഷണത്തിനും വിമർശനത്തിനും മുതിരുന്നതും അബദ്ധത്തിന് കാരണമായിരിക്കുന്നതാണ്. ആകയാൽ, പ്രസ്തുത മഹാന്മാർ സ്വീകരിച്ച അതേ മാ ർഗം തന്നെയാണ് നമുക്കും സ്വീകരിക്കുവാനുള്ളത്. അതാണ് കൂടുതൽ സുരക്ഷിത -മായ മാർഗവും. (3) "അർശിൽ അവൻ ആരോഹണം ചെയ്തു' എന്ന വാക്യത്തിന്റെ ഭാഷാർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ലത -ന്നെ. അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും, അവന്റെ ഗുണവിശേഷങ്ങളുടെ പരിശുദ്ധിയെ നിരാകരിക്കലുമാണത്. അവൻ അർശിന്റെമേലുള്ള അധികാരം എറ്റെടുത്തു, അല്ലെങ്കിൽ ആകാശഭൂമികളുടെ നിയന്ത്രണം ഔപചാരികമായി സ്വീകരിച്ചു എന്നിങ്ങിനെയുള്ള അർത്ഥങ്ങളിലും ചില പണ്ഡിതന്മാർ അതിനെ വ്യാഖ്യാനിക്കാറുണ്ട്. വേറെ ചിലർ "അർശ്' എന്നൊരു പ്രത്യേക വസ്തു യഥാർത്ഥത്തിൽ ഇല്ലെന്നും "അധികാ രം' എന്നാണതുകൊണ്ട് വിവക്ഷയെന്നും വരുമാറുള്ള ചില വ്യാഖ്യാനങ്ങളും നൽകിക്കാണുന്നു. ഇതു തികച്ചും വാസ്തവ വിരുദ്ധമാകുന്നു. അർശിന്റെ യാഥാർ ത്ഥ്യങ്ങളെക്കുറിച്ചു നമുക്കറിഞ്ഞുകൂടാ. എങ്കിലും "അർശ്' എന്ന അതിമഹത്തായ ഒരു സൃഷ്ടി യഥാർത്ഥത്തിൽ ഉെണ്ടന്നുള്ളത് ക്വുർ-ആൻ വചനങ്ങളിൽ നിന്നും, നബി വ ചനങ്ങളിൽ നിന്നും അനിഷേധ്യമായി അറിയപ്പെട്ടിട്ടുള്ളതാണ്. ഒരു കാര്യം ഇവിടെ വിസ്മരിക്കാവതല്ല. എന്ന വാക്യത്തിന്റെ അർത്ഥം, അവൻ അധികാരം ഏറ്റെടുത്തുവെന്നല്ലെങ്കിലും ആകാശഭൂമികളുടെ ആജ്ഞാധികാരവും, കൈകാര്യ നിയന്ത്രണവും അവന്റെ പക്കലാണെന്ന് ആ വാക്യം സൂചിപ്പിക്കുന്നുവെന്നുള്ളതിൽ സംശയമില്ല. ആ വാക്യത്തെത്തുടർന്നു സൂ: യൂനുസിലും, സജദഃയിലും കാണാവുന്നതുപോലെ - അവൻ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു ( الأ എന്നോ, ആ അർത്ഥത്തിലുള്ളതോ ആയ വാചകങ്ങൾ പല സൂറത്തുകളിലും കാണുന്നത് അതു -കൊണ്ടാകുന്നു. ഈ വചനത്തിലും തന്നെ തുടർന്നുകൊണ്ട് രാപകലുകളുടെയും, സൂര്യ ചന്ദ്ര നക്ഷത്രങ്ങളുടെയും നിയന്ത്രണങ്ങളും, എല്ലാറ്റിന്റെയും സൃഷ്ടിപ്പും ആജ്ഞാധികാരവും അവനാണെന്നും പറഞ്ഞിരിക്കുന്നു. الله اعلم ഇബ്നുകഥീർ (റ) ഈ വിഷയത്തിൽ ഇവിടെ ചെയ്ത പ്രസ്താവന ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: "ജനങ്ങൾക്ക് ഈ രംഗത്ത് വളരെയധികം സംസാരങ്ങളുണ്ട്. അതിവിടെ വിസ്തരിക്കേണ്ടുന്ന സന്ദർഭമല്ല. സദ്വൃത്തരും പൗ രാണികരുമായ മാലിക്, ഔസാ-ഈ, ഥൗരീ, ലൈഥ്, അഹ്മദ്, ഇസ് ഹാക്വ് (റ) മുതലായവരും മറ്റുമായി മുൻകാലത്തും പിൽകാലത്തുമുള്ള മുസ്ലിം നേതാക്കൾ സ്വീകരിച്ച അതേ മാർഗമാണ് നാം ഇതിൽ സ്വീകരിക്കുന്നത്. രൂപനിർണയമോ, സൃഷ്ടികളോട് സാമ്യപ്പെടുത്തലോ, അല്ലാഹുവിന്റെ മഹൽ ഗുണങ്ങൾക്ക് കോട്ടം തട്ടിക്കലോ കൂടാതെ (ക്വുർ-ആനിലും ഹദീഥിലും) എങ്ങിനെ വന്നുവോ അതുപോലെ സ്വീകരിക്കുക എന്നുള്ളതാണ് ആ മാർഗം. അല്ലാഹുവിനെ സൃഷ്ടികളുമായി സാമ്യപ്പെ -ടുത്തുന്നവരുടെ മനസ്സിൽ പ്രത്യക്ഷപ്പെടുന്നതൊന്നും തന്നെ അതിൽ ഉണ്ടാവാൻ പാടില്ല. (അവനെപോലെ ഒരു വസ്തുവും ഇല്ല. അവൻ കേൾക്കുന്നവനാണ്, കാണുന്നവനാണ്) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. അത്രയുമല്ല, ബുഖാരിയുടെ ഗുരുവായ ഹമ്മാദിൽ (റ) പറഞ്ഞതുപോലെ, "അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവനും, അവന്റെ ഗുണവിശേഷങ്ങളായി അവൻ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാ -കുന്നു. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളായി അവനോ, അവന്റെ റസൂലോ പറ -ഞ്ഞതിലൊന്നുംതന്നെ സാദൃശ്യപ്പെടുത്തൽ ഇല്ല. വ്യക്തമായ ക്വുർ-ആൻ വചനങ്ങളിലും, ബലവത്തായ ഹദീഥുകളിലും, വന്നതൊക്കെ അല്ലാഹുവിനോട് യോജിക്കുന്നവിധം സ്ഥിരപ്പെടുത്തുകയും, അവനോട് യോജിക്കാത്ത കാര്യമൊക്കെ നിരസിക്കുകയും ചെയ്യുന്നത് ആരാണോ അവർ നേർമാർഗം പ്രാപിച്ചു'. രാത്രിയെ പകലിനു മൂടിയിടുന്നു -അഥവാ രാവിനെക്കൊണ്ട് പകലിനെ മൂടി അതിന്റെ വെളിച്ചം പറഞ്ഞത് രാപകലുകളു ടെ നിയന്ത്രണത്തെയും, അതിനെ അത് ധൃതഗതിയിൽ തേടിക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞത്, പകലിനെ ഒരിടത്ത് ഉറച്ചു നിൽക്കുവാൻ അനുവദിക്കാതെ രാത്രി അതിന്റെ പിന്നാലെ ഓടിച്ചെന്നുകൊണ്ടിരിക്കുന്നതിനെയും കുറിക്കുന്നു. എല്ലാം അവന്റെ നിയന്ത്രണത്തിനും, വ്യവസ്ഥക്കും അനുസരിച്ചാണ് നടമാടുന്നത് എന്ന് പ്രസ്താ -വിച്ചശേഷം, എല്ലാം സൃഷ്ടിക്കുന്നതും അവൻ തന്നെയാണെന്നും, എല്ലാറ്റിലുമുള്ള ആജ്ഞാധികാരം അവനുമാത്രമാണെന്നും അവയിലൊന്നും ആർക്കും പങ്കില്ലെന്നും, പേ്പാൾ, ഏറ്റവും മഹത്വവും നന്മയും മേന്മയും ഉള്ള റബ്ബ് ലോകരക്ഷിതാവായ അവൻ തന്നെയാണെന്നും സ്ഥാപിക്കുന്നു. എന്നിട്ട് അല്ലാഹു പറയുന്നു:-
7:55–56

ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ

وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ

(55) (മനുഷ്യരേ) നിങ്ങളുടെ റബ്ബിനെ താഴ്മ കാണിച്ചുകൊണ്ടും, സ്വകാര്യമായിക്കൊണ്ടും നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)-ക്കുവിൻ. നിശ്ചയമായും, അവൻ അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല. (56) ഭൂമിയെ നന്നാക്കിയതിനു ശേഷം നിങ്ങൾ അതിൽ നാശമുണ്ടാക്കുകയും ചെയ്യരുത്. ഭയപ്പെട്ടുകൊണ്ടും മോഹിച്ചുകൊണ്ടും അവനെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)- ക്കുകയും ചെയ്യുവിൻ. നിശ്ചയമായും, അല്ലാഹുവിന്റെ കാരുണ്യം സുകൃതവാന്മാരോട് അടുത്തതാകുന്നു. (55) اد ْ ع ُ وا നിങ്ങൾ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ നിങ്ങളുടെ റബ്ബിനെ താഴ്മ(-ഭക്തി) കാട്ടിക്കൊണ്ട് മറഞ്ഞുകൊണ്ടും, സ്വകാര്യ (രഹസ്യ)- മായും إ ِ ن َّ ه ُ നിശ്ചയമായും അവൻ അവൻ ഇഷ്ടപ്പെടുകയില്ല അതിരു വിടുന്നവരെ (56) നിങ്ങൾ നാശം (കുഴപ്പം) ഉണ്ടാക്കുകയും അരുത് الأر ْ ض ِ في ِ ഭൂമിയിൽ لاح ِ ه َ ا അതിനെ നന്നാക്കിയതിനു (പരിഷ്കരണത്തിന്) ശേഷം അവനെ നിങ്ങൾ വിളിക്കുക (പ്രാർത്ഥിക്കുക)യും ചെയ്യുവിൻ ഭയപ്പെട്ടുകൊണ്ട് മോഹിച്ചുകൊണ്ടും നിശ്ചയമായും കാരുണ്യം ِ َّ اللها അല്ലാഹുവിന്റെ ق َ ر ِ يب ٌ അടുത്തതാണ്, സമീപമാകുന്നു സുകൃതവാന്മാരോട് കഴിഞ്ഞ വചനത്തിൽ, അല്ലാഹുവാണ് അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും എന്നുള്ള അവന്റെ "റുബൂബിയ്യത്ത്' ( ربوبية ) സ്ഥാപിച്ചശേഷം, അവൻ മാത്രമാണ് ആരാധനക്കർഹൻ എന്നുള്ള "ഉലൂഹിയ്യത്തി' ( الوھية )ലേക്കാണ് ഈ വചനങ്ങൾ വിരൽ ചൂണ്ടുന്നത്. റുബൂബിയ്യത്തിന്റെ സ്ഥാപനത്തെത്തുടർന്ന് ഉലൂഹിയ്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടൽ ക്വുർ-ആനിൽ പലപ്പോഴും കാണാവുന്നതാകുന്നു. ഹദീഥുകളിൽ നബി വ്യക്തമാക്കിയിട്ടുള്ളതുപോലെ, ആരാധനകളുടെ കാമ്പും കാതലുമാണല്ലോ പ്രാർത്ഥന. പ്രാർത്ഥന അല്ലാഹുവിനോടായിരിക്കണം. അത് ഭക്തിയോടും താഴ്മയോടും കൂടിയായിരിക്കണം. അഥവാ ഹൃദയം സ്പർശിക്കാതെയുള്ള ഉരുവിടലായിരിക്കരുത്. സ്വകാര്യവും രഹസ്യവുമായിക്കൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അഥവാ ഉച്ചത്തിലും പരസ്യമായും ആയിരിക്കരുത് നെ്നാക്കെയാണ് ആദ്യത്തെ വചനത്തിൽ അറിയിക്കുന്നത്. പ്രവാചകന്മാർ മുഖേനയും, വേദഗ്രന്ഥങ്ങൾ മുഖേനയും ഭൂമിയിൽ ആവശ്യമായ പരിഷ്കരണങ്ങൾ അല്ലാഹു നട -പ്പിൽ വരുത്തിയിട്ടുണ്ട്. എന്നിട്ട് പിന്നെയും നിങ്ങൾ അതിൽ അക്രമവും അനീതിയും നട ത്തി കുഴപ്പമുണ്ടാക്കരുതെന്നാണ് രണ്ടാമത്തെ വചനത്തിൽ പറഞ്ഞതിന്റെ സാരം. ഭക്തിയും താഴ്മയും തീണ്ടാതെ, കുറേ പ്രാർത്ഥനാവാക്യങ്ങൾ ഉരുവി -ടുന്നതുകൊണ്ട് പ്രയോജനമില്ല. എന്നാലത്, രഹസ്യമായും പതുക്കെയും മാത്രമേ പാടുള്ളൂവെന്നോ, പരസ്യമായോ ഉച്ചത്തിലോ പാടില്ലെന്നോ അല്ല അല്ലാഹു പറ -ഞ്ഞതിന്റെ താൽപര്യം. പക്ഷേ, പതുക്കെയും, സ്വകാര്യമായും ആയിരിക്കുന്നതാണ് കൂടുതൽ ഉത്തമവും മര്യാദയും. അബൂമുസൽ അശ്-അരീ (റ) പറയുന്നു: ജ നങ്ങൾ പ്രാർത്ഥനയിൽ ശബ്ദം ഉയർത്തുകയുണ്ടായി. റസൂൽ പറഞ്ഞു: "മനുഷ്യരേ, നിങ്ങൾ നിങ്ങളോട് മയം കാണിക്കുവിൻ, നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നത് ബധിരനായ ഒരാളെയോ, മറഞ്ഞുപോയ ഒരാളെയോ അല്ല, നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവൻ കേൾക്കുന്നവനും സമീപമുള്ളവനും തന്നെയാണ്' (ബു, മു). സകരിയ്യാ നബി (അ) തന്റെ വാർദ്ധക്യകാലത്ത് തനിക്കൊരു കുട്ടിയെ നൽകുവാൻവേണ്ടി അല്ലാഹുവി -നോട് പ്രാർത്ഥിച്ച സംഭവം ഉദ്ധരിച്ചതിൽ, അദ്ദേഹത്തിന്റെ പ്രാർത്ഥനയെ പ്രശംസിച്ചുകൊണ്ട് (അദ്ദേഹം തന്റെ റബ്ബിനെ സ്വകാര്യമായി വിളിച്ചപേക്ഷിച്ചു -19: 3) എന്നാണ് അല്ലാഹു പറഞ്ഞത്. പ്രാർത്ഥന മുതലായ പുണ്യകർമങ്ങൾ സ്വകാര്യമായി നടത്തുന്നത് അവ നിഷ്കളങ്കവും ന്റ ഒരു ലക്ഷണമാകുന്നു. താബി-ഉകളിൽ പ്രസിദ്ധനായ ഹസൻ ബസ്വരീ (റ)-യിൽ നി ഇബ്നു ജരീർ (റ) മുതലായവർ ഉദ്ധരിച്ച ഒരു രിവായത്ത് ഇവിടെ പ്രസ്താവ്യ മാകുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ചിലർ ക്വുർ-ആൻ മുഴുവനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. അതാരും അറിഞ്ഞിരിക്കയില്ല. ചിലർ മതസംബന്ധമായി വളരെ പ ഠിച്ചിരിക്കും. അതാരും അറിഞ്ഞിരിക്കയില്ല. ഒരാൾ അയാളുടെ വീട്ടിൽവെച്ച് ദീർഘനേരം നമസ്കരിക്കാറുണ്ടായിരിക്കും. സന്ദർശകന്മാരാരും അത് അറിഞ്ഞിരിക്കുയില്ല . രഹസ്യമായി ചെയ്വാൻ കഴിയുന്ന ഏത് കാര്യവും ഒട്ടും പരസ്യമായി ചെയ്യാത്ത പല ആളുകളെയും ഞങ്ങൾ കാണുകയുണ്ടായിട്ടുണ്ട്. മുസ്ലിംകൾ പ്രാർത്ഥനയിൽ വളരെ ഉൽസാഹം കാണിക്കാറുണ്ടായിരുന്നു. എന്നാൽ അവരുടെ ശബ്ദങ്ങൾ കേൾക്കപ്പെടുമായിരുന്നില്ല. അവർക്കും അവരുടെ റബ്ബിനുമിടയിൽ പതുക്കെ നടക്കുന്ന ഒരു മന്ത്രമായിരിക്കും അത്. കാരണം, അല്ലാഹു പറയുന്നു: (നിങ്ങളുടെ റബ്ബിനെ നിങ്ങൾ താഴ്മയായും, സ്വകാര്യമായും വിളിച്ചു പ്രാർത്ഥിക്കുവിൻ)' (അതിരു വിടുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല) എന്ന് പറഞ്ഞത് ഒരു പൊതു തത്വമത്രെ. അതിരുവിടൽ പ്രാർത്ഥനയിലും ഉണ്ടാകാറുള്ളതുകൊണ്ട് അതിവിടെ ഉണർത്തിയതാണ്. ഉദാഹരണമായി:- (1) പ്രാർത്ഥന വളരെ ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടായിരിക്കുക (2) ഭക്തി വിനയങ്ങൾക്ക് യോജിക്കാത്തവിധം മര്യാദകെട്ട വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുക (3) ഇന്ന -കാര്യം ഇന്നിന്നപോലെയൊക്കെ ആക്കിത്തരണമെന്ന കണിശമായ രൂപത്തിലായിരിക്കുക (4) നന്നല്ലാത്തതും അല്ലാഹുവിങ്കൽ തൃപ്തികരമല്ലാത്തതുമായ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക (5) പ്രാർത്ഥിക്കുന്നത് അല്ലാഹു അല്ലാത്തവരോട്, അവരെ മു ൻനിറുത്തിക്കൊണ്ടായിരിക്കുക (6) ഉദ്ദേശിച്ചപോലെ ഉത്തരം കിട്ടാത്തതിൽ നിരാശയും അതൃപ്തിയും പ്രകടിപ്പിക്കുക മുതലായവയെല്ലാം പ്രാർത്ഥനയിലുള്ള അതിരു -കവിച്ചലിൽ ഉൾപെടുന്നു. പ്രാർത്ഥന ഭക്തിയോടും ഭയപ്പാടോടുംകൂടിയും അതേ സമ -യത്ത് മോഹത്തോടും സുപ്രതീക്ഷയോടും കൂടിയായിരിക്കണമെന്ന് രണ്ടാമത്തെ വചനത്തിൽ അല്ലാഹു ഉപദേശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷ, കോപം, പ്രാർത്ഥന സ്വീകരിക്കപ്പെടായ്മ ആദിയായവയെക്കുറിച്ചുള്ള ഭയവും, അവന്റെ കാരുണ്യവും അനുഗ്രഹവും ലഭിക്കുമെന്നും പ്രാർത്ഥന സ്വീകരിക്കപ്പെടുമെന്നുമുള്ള സൽപ്രതീക്ഷയും ഉണ്ടാ -യിരിക്കണമെന്ന് സാരം. പ്രാർത്ഥനയിലെന്നു മാത്രമല്ല, എല്ലാ സമയത്തും മനുഷ്യൻ അല്ലാഹുവിനെകുറിച്ച് പേടിയും സൽപ്രതീക്ഷയും ( الرجاء و الخوف ) ഉള്ളവനായിരിക്കേണ്ടതുണ്ട്. മേൽ പ്രസ്താവിച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും അനുസരി -ക്കുന്നവരാണ് നിഷ്കളങ്കരായ സുകൃതവാന്മാരെന്നും, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാൻ എളുപ്പമുള്ളത് അവർക്കാണെന്നും അവസാനമായി ഉണർത്തിയിരിക്കുന്നു.
7:57

وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ

(57) അവനത്രെ, തന്റെ കാരുണ്യത്തിന്റെ (മഴയുടെ) മുമ്പിലായി ഒരു സന്തോഷവാർത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ, അവ കനത്ത മേഘങ്ങളെ (പൊക്കി) വഹിച്ചാൽ, വല്ല നിർജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു; എന്നിട്ട്, നാം (അല്ലാഹു) അതിൽ വെള്ളം ഇറക്കുകയും, എന്നിട്ട് അതുമൂലം എല്ലാ ഫലവർഗങ്ങളെയും നാം പുറപ്പെടുവിക് കുകയും ചെയ്യുന്നു. അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങൾ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ. (57) و َ ه ُ و َ അവനത്രെ അയക്കുന്നവൻ الر ِ ّ ي َ اح َ കാറ്റുകളെ ا ً ْ ള ُ ഴ സന്തോഷവാർത്തയായിട്ട് മുമ്പിൽ അവന്റെ കാരുണ്യത്തിന്റെ ح َ ت َّ ى വരെ (അങ്ങനെ---ഇതുവരെ) അതു പൊന്തിച്ചാൽ, വഹിച്ചാൽ മേഘത്തെ ث ِ ق َ الا ഘനപ്പെട്ട, ഭാരമുള്ള അതിനെ നാം തെളിക്കുന്നു, നയിക്കുകയായി ٍَ സ ل ِ ب َ രാജ്യത്തേക്ക്, നാട്ടിലേക്ക് ചത്ത (നിർജ്ജീവമായ) എന്നിട്ട് അതിൽ നാം ഇറക്കും, ഇറക്കുകയായി َ ءا َ م ْ لا വെള്ളം, ജലം എന്നിട്ട് നാം പുറപ്പെടുവിക്കും (ഉൽപാദിപ്പിക്കും) ب ِ ه ِ അതുമൂലം, അതുകൊണ്ട് എല്ലാറ്റിൽ നിന്നും الث ഫലവർഗങ്ങൾ, കായ്കനികൾ അതുപോലെ, അപ്രകാരം നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും മരണപ്പെട്ടവരെ, നിർജ്ജീവമായവരെ നിങ്ങൾ ഉറ്റാലോചിച്ചേക്കാം കഴിഞ്ഞ വചനങ്ങളിൽ അല്ലാഹുവിന്റെ "റുബൂബിയത്തും', "ഉലൂഹിയ്യത്തും' (രക്ഷാകർതൃത്വവും, ആരാധ്യതയും) സ്ഥാപിച്ച ശേഷം, അവന്റെ മഹത്തായ അനുഗ്രഹങ്ങളും, വ്യക്തമായ ദൃഷ്ടാന്തങ്ങളുമായ, ചില നിത്യസംഭവങ്ങളെ ഓർമിപ്പിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിന്റെ സാധ്യത തെളിയിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയുടെ മുന്നോടിയായി കാറ്റുകൾ വീശുന്നു. അവ കാ ർമേഘങ്ങളെ ഇളക്കിവിടുന്നു. വെള്ളം വറ്റി നിർജ്ജീവമായി വരണ്ടുകിടക്കുന്ന ലക്ക് അവ നീങ്ങുന്നു. അവിടെ മഴ വർഷിക്കുന്നു. അങ്ങനെ ആ നാട് പുനർജ്ജീവിച്ചു പച്ച പിടി -ക്കുന്നു. കായ്കനികളും വിളകളും ഉൽപാദിതമാകുന്നു. ഇതിന്റെയെല്ലാം കർത്താവ് അല്ലാഹുവാകുന്നു. അപ്പോൾ, ഇതുപോലെ മനുഷ്യൻ അവനെ വീണ്ടും ജീവിപ്പിക്കുവാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല എന്ന് നിങ്ങൾക്ക് ആലോചിച്ചാൽ അറിയാമല്ലോ എന്ന് ഉണർത്തുകയാണ്. മഴവെള്ളം ഇറക്കി നിർജ്ജീവമായിക്കിടക്കുന്ന ഭൂമിയെ വീണ്ടും ഉൽ പാദന യോഗ്യമാക്കി ജീവിപ്പിക്കുന്നതിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് അതുപോ ലെ മനുഷ്യന്റെ മരണശേഷമുള്ള പുനർജീവിതവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുക ക്വുർ -ആനിൽ പലപ്പോഴും കാണാവുന്ന ഒരു പതിവാകുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തവുമാണത്. അതുപോ -ലെതന്നെ, മഴ പെയ്യുന്നതിനെയും, മഴമൂലം സസ്യലതാദികൾ ഉൽപാദിക്കുന്നതി -നെയും സംബന്ധിച്ച് പറയുമ്പോൾ -അതുവരെയുള്ള സംസാര ശൈലിയനുസരിച്ച് "അവൻ റക്കി' എന്നും "അവൻ ഉൽപാദിപ്പിച്ചു' എന്നും ( انزل، اخرج ) പറയാതെശൈലിയിൽ മാറ്റം വരുത്തിക്കൊണ്ട് "നാം ഇറക്കി' എന്നും "നാം ഉൽപാദിപ്പിച്ചു' ( انزلنا، اخرجنا )എന്നുമൊക്കെയുള്ള പ്രയോഗവും സാധാരണ കാണാവുന്നതാണ്. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങളും, അവന്റെ ശക്തിമാഹാത്മ്യത്തെ കുറിക്കുന്ന ദൃഷ്ടാന്തങ്ങളുമാണവ എന്ന് ഓർമിപ്പിക്കുവാൻ വേണ്ടിയാണത്. الله اعلم
7:58

وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ

(58) നല്ല (മെച്ചപ്പെട്ട)-തായ രാജ്യം, അതിലെ സസ്യങ്ങൾ (വിളകൾ) അതിന്റെ റബ്ബിന്റെ അനുമതി പ്രകാരം (ധാരാളമായി) പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അത് ധ അതിലെ സസ്യങ്ങൾ പ മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല. അപ്രകാരം നന്ദി കാണിക്കുന്ന ജനങ്ങൾക്ക് വേണ്ടി നാം "ആയത്തു (ദൃഷ്ടാന്തം) കളെ വിവിധ രൂപത്തിൽ വിവരിക്കുന്നു. (58) രാജ്യം, നാട് الطَّي ِ ّ ب ُ നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപെട്ട പുറപ്പെടും, വെളിക്കുവരുന്നു അതിലെ സസ്യം, ചെടികൾ (വിള---കൃഷി) ഉത്തരവു (അനുമതി)-കൊണ്ട് അതിന്റെ റബ്ബിന്റെ ചീത്തയായ (ദുഷിച്ച)-താകട്ടെ പുറത്തുവരികയില്ല അൽപമായി (മോശമായി---ഞെരുങ്ങിയതായി)-ട്ടല്ലാതെ അപ്രകാരം, ഇതുപോലെ നാം വിവിധ രൂപത്തിൽ വിവരിക്കുന്നു الآي َ ات ِ ദൃഷ്ടാന്ത(-ലക്ഷ്യ)-ങ്ങളെ ജനങ്ങൾക്കുവേണ്ടി അവർ നന്ദി കാണിക്കുന്നു. സൽബുദ്ധിയും സൽവിചാരവും ഉള്ളവരുടെയും, ദുർബുദ്ധിയും ദുർവിചാരവും ഉള്ളവരുടെയും ഒരു ഉപമയാണിത്. നല്ല മണ്ണും, നല്ല വളക്കൂറുമുള്ള നാട്ടിൽ മഴയും മറ്റു സൗകര്യങ്ങളും ലഭിക്കുമ്പോൾ, അധികരിച്ച അദ്ധ്വാനം കൂടാതെതന്നെ, ധാരാളം വിളവുകളും ഫലങ്ങളും ഉൽപാദിതമാകുന്നു. നേരെ മറിച്ച് ചീത്ത മണ്ണുള്ളതും വളപ്പറ്റില്ലാത്തതുമായ പൊറ്റ പ്രദേശങ്ങളിൽ മഴയും മറ്റും വേണ്ടത്ര ലഭിച്ചാൽ പോലും നാമമാത്ര വരുമാനങ്ങളേ അവയിൽ നിന്ന് പ്രതീക്ഷിക്കുവാനുള്ളൂ. അതുപോലെയാണ് മനുഷ്യന്റെയും സ്ഥിതി. നല്ല മനുഷ്യർക്ക് ഉപദേശങ്ങളും ദൃഷ്ടാ -ന്തങ്ങളും ലഭിക്കും തോറും അവരിൽ അതിന്റെ ഫലം വർദ്ധിച്ചു കണ്ടുകൊണ്ടിരിക്കും. ദുഷിച്ച മനുഷ്യർ എന്തുതന്നെ കണ്ടാലും, കേട്ടാലും അതവർക്ക് ഫലപ്രദമാവുകയി -ല്ല. അതവരുടെ ഉള്ളോട്ടു കടക്കുകയുമില്ല.
7:59

لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

(59) നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെമേൽ (ഭവിക്കുന്നത്) ഞാൻ ഭയപ്പെടുന്നു. വിഭാഗം - 8 അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യ -കത വിവരിച്ചുകൊണ്ട് പലതും പ്രസ്താവിച്ചശേഷം, മുൻ സമുദായങ്ങളുടെയും, അവരുടെ പ്രവാചകന്മാരുടെയും ചരിത്രപാഠങ്ങളാണ് തുടർന്നുള്ള ഏതാനും വചന -ങ്ങളിൽ വിവരിക്കുന്നത്. (59) നാം അയക്കുകയുണ്ടായി ن ُ وح ً ا നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് َ لا َ ق َ ف എന്നിട്ടദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ َ َّ اللها നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്കില്ല ഒരാരാധ്യനും അവനൊഴികെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു നിങ്ങളുടെ മേൽ, നിങ്ങൾക്ക് ഒരു ദിവസത്തിലെ ശിക്ഷ ٍ 0 ع َ ظ ِ വമ്പിച്ച ആദം നബി (അ)-യുടെ കഥ മുമ്പ് വിവരിച്ചുവല്ലോ, അറിയപ്പെട്ടിടത്തോളം അദ്ദേഹത്തിനുശേഷം അയക്കപ്പെട്ട റസൂലുകളിൽ ഒന്നാമത്തെ ആൾ നൂഹ് നബി (അ) ആകുന്നു. ബാബിലോണി ( ) ലായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ടത്. മരണപ്പെട്ട ( ) പടം 3 നോക്കുക മഹാത്മാക്കളുടെ സ്മരണക്ക് വേണ്ടി ആദ്യം അവരുടെ പ്രതിമകൾ ഉണ്ടാക്കുകയും, പിന്നീട് അവയെ ആരാധിച്ചുവരുകയും, അങ്ങിനെ വിഗ്രഹാരാധന ന ടപ്പിലാക്കിത്തീർക്കുകയും ചെയ്ത ഒന്നാമത്തെ സമുദായം അദ്ദേഹത്തിന്റെ സമുദായമായിരുന്നു. (കൂടുതൽ വിവരങ്ങൾക്ക് സൂറത്ത് നൂഹും അതിനുശേഷമുള്ള "വിഗ്രഹാരാധനയുടെ തുടക്കം' എന്ന വ്യാഖ്യാന കുറിപ്പും നോക്കുക) തൊള്ളായിരത്തമ്പത് കൊല്ലക്കാലം ഒരു സമുദായത്തെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്ന ചരിത്രമാണ് ആ പ്രവാ -ചകവര്യന്നുള്ളത്. (28 : 14) തന്നെയാണ് അദ്ദേഹത്തെപറ്റി ന ബിമാരുടെ കാരണവർ -അഥവാ ഗുരുവര്യൻ ( شيخ الانبياء ) എന്നു പറയപ്പെടുന്നതും. ആ നീണ്ടചരിത്രത്തിന്റെ സംക്ഷിപ്ത രൂപമാണ് അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്.
7:60–63

قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ

قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ

Passage continues through verse 7:63.

(60) അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്നുള്ള പ്രധാനികൾ പറഞ്ഞു: "നിശ്ചയമായും ഞങ്ങൾ നിന്നെ പ്രത്യക്ഷമായ വഴിപിഴവിലായി കാണുന്നു'. (61) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എനിക്ക് ഒരു വഴിപിഴവും (തന്നെ)-ഇല്ല; എങ്കിലും, ഞാൻ ലോകരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു റസൂൽ (ദൂതൻ) ആകുന്നു. (62) "എന്റെ റബ്ബിന്റെ "രിസാലത്തു (ദൗത്യം) കളെ ഞാൻ നിങ്ങൾക്ക് എത്തിച്ചു തരുകയാണ്; ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിക്കുക (അഥവാ ഉപദേശം നൽകുക)യും ചെയ്യുന്നു; നിങ്ങൾക്കറിഞ്ഞു കൂടാത്തതു (പലതും), അല്ലാഹുവിൽ നിന്നു ഞാൻ അറിയുകയും ചെയ്യുന്നു. (63) "നിങ്ങൾക്ക് നിങ്ങളിൽ പെട്ട ഒരു പുരുഷൻ മുഖേന നിങ്ങളുടെ റബ്ബിങ്കൽ നിന്ന് ഒരു ഉൽബോധനം വന്നതിനാൽ നിങ്ങൾ അത്ഭുതപ്പെടുകയും ചെയ്തുവോ?! (അതെ), അവൻ ധ ആ പുരുഷൻ പ നിങ്ങളെ താക്കീത് ചെയ്വാൻ വേണ്ടിയും, നിങ്ങൾ സൂക്ഷി--ക്കുവാൻ വേണ്ടിയും. നിങ്ങൾ കരുണ ചെയ്യപ്പെടുകയും ചെയ്യാമല്ലോ'. (60) പ്രധാനി (പ്രമാണി)-കൾ (പ്രമുഖസംഘം) പറഞ്ഞു അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് إ ِ ن َّ ا നിശ്ചയമായും നാം, ഞങ്ങൾ നിന്നെ നാം (ഞങ്ങൾ) കാണുകതന്നെ ചെയ്യുന്നു ض َ لال ٍ في ِ വഴിപിഴവിൽ, ദുർമാർഗത്തിൽ م ُ ب ِ ين ٍ വ്യക്തമായ (61) َ لا َ ق അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ എനിക്കില്ല, എന്നിലില്ല ٌ َ ض َ لا ഒരു വഴിപിഴവും (ദുർമാർഗവും) എങ്കിലും ഞാൻ ر َ س ُ ول ٌ ഒരു റസൂലാണ്, ദൂതനാണ് രക്ഷിതാവി(-റബ്ബി)ങ്കൽ നിന്ന് ലോകരുടെ (62) ഞാൻ നിങ്ങൾക്ക് എത്തിക്കുന്നു, പ്രബോധനം നൽകുന്നു ر ِ س َ الات ِ ദൗത്യങ്ങളെ ّ ِ َ ر എന്റെ റബ്ബിന്റെ ഞാൻ ഗുണം കാംക്ഷിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു ُ م ْ ل َ നിങ്ങൾക്ക്, നിങ്ങളോട് ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം َ ن ِ م ِ َّ اللها അല്ലാഹുവിൽ നിന്ന് നിങ്ങൾ(-ക്ക്) അറിയാത്തത് (63) നിങ്ങൾ അത്ഭുത (ആശ്ചര്യ)-പ്പെടുകയും ചെയ്തുവോ നിങ്ങൾക്ക് - വന്നതിനാൽ, വന്നതിന് ذ ِ ك ْ ر ٌ ഉൽബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശ്യം നിങ്ങളുടെ റബ്ബിൽ നിന്ന് ഒരു പുരുഷനിലായി (പുരുഷൻ മുഖേന) നിങ്ങളിൽ നിന്ന് അവൻ നിങ്ങളെ താക്കീത് (മുന്നറിയിപ്പ്) ചെയ്വാൻ നിങ്ങൾ സൂക്ഷിക്കുവാനും നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും നിങ്ങൾ കരുണ ചെയ്യപ്പെടും
7:64

فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ

(64) എന്നാൽ, അവർ അദ്ദേഹത്തെ വ്യാജമാക്കി, അപ്പോൾ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലിൽ നാം രക്ഷപ്പെടുത്തി; നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മു(ക്കി നശിപ്പി)-ക്കുകയും ചെയ്തു. നിശ്ചയമായും, അവർ അന്ധരായ ഒരു ജനതയായിരുന്നു. )6+, )6+,)6+, )6+, (64) എന്നാൽ (എന്നിട്ട്) അവർ അദ്ദേഹത്തെ വ്യാജമാക്കി അപ്പോൾ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലിൽ നാം മുക്കുക (മുക്കി നശിപ്പിക്കുക)യും ചെയ്തു വ്യാജമാക്കിയവരെ നമ്മുടെ ദൃഷ്ടാന്ത(-ലക്ഷ്യ)-ങ്ങളെ നിശ്ചയമായും അവരായിരുന്നു ഒരു ജനത ع َ م ِ ين َ അന്ധരായ വ്യക്തമായ ദൃഷ്ടാന്തങ്ങൾ മുമ്പിലുണ്ടായിരുന്നിട്ടും പരമാർത്ഥം മനസ്സിലാക്കാതിരിക്കത്തക്കവണ്ണം ഉൾക്കാഴ്ച നശിച്ചവരായിരുന്നു അവർ. അതാ -ണവർ മുക്കി നശിപ്പിക്കപ്പെടുവാൻ കാരണമായിത്തീർന്നതെന്ന് സാരം. അവരുടെ ബാഹ്യമാ യ കാഴ്ച നശിച്ചിരുന്നുവെന്നല്ല, ഹൃദയങ്ങളുടെ ഉൾക്കാഴ്ച നശിച്ചിരുന്നുവെന്നാണ് ഉദ്ദേശ്യം. الحج الص വിഭാഗം - 9
7:65–66

۞وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ

قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ

(65) "ആദ്' (ഗോത്രത്തി)-ലേക്ക് അവരുടെ സഹോദരൻ ഹൂദിനെയും (നാം നിയോഗിച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ; അവനല്ലാതെ ഒരാരാധ്യനും നിങ്ങൾക്കില്ല. എന്നിരിക്കെ, നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!' (66) അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് അവിശ്വസിച്ചവരായ പ്രധാനികൾ പറഞ്ഞു: "നിശ്ചയമായും, നിന്നെ ഞങ്ങൾ ഒരു (വമ്പിച്ച) ഭോഷത്തത്തിലായി കാണുന്നു; നിശ്ചയമായും, നിന്നെ ഞങ്ങൾ വ്യാജം പറയുന്നവരിൽ പെട്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്നു'. (65) ആദിലേക്കും അവരുടെ സഹോദരനെ ه ُ ود ً ا ഹൂദിനെ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اللها നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്കില്ല ഒരു ആരാധ്യനും അവനല്ലാതെ أ َ ف َ لا അപ്പോൾ (അതിനാൽ) ഇല്ലേ ആയിക്കൂടേ നിങ്ങൾ സൂക്ഷിക്കും (66) പ്രധാനികൾ (പ്രമുഖ സംഘം) പറഞ്ഞു അവിശ്വസിച്ചവരായ അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് നിശ്ചയമായും ഞങ്ങൾ നിന്നെ കാണുന്നു ഒരു (തരം) വിഡ്ഢിത്തത്തിൽ, ഭോഷത്വത്തിൽ നിശ്ചയമായും ഞങ്ങൾ നിന്നെ വിചാരിക്കുകയും ചെയ്യുന്നു വ്യാജം (കളവു---കള്ളം) പറയുന്നവരിൽപെട്ട(-വനായി) സത്യനിഷേധികളിൽ സാധാരണക്കാരും ഉണ്ടായിരിക്കുമെങ്കിലും നിഷേധത്തിലും, എതിർപ്പിലും പ്രധാന പങ്കുവഹിക്കുന്നവർ അവരിലുള്ള പ്രമാണിക ളും നേതാക്കളു-
7:67–69

قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ

أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ

(67) അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, എനിക്ക് ഒരു ഭോഷത്തവുമില്ല. എങ്കിലും ഞാൻ, ലോകരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു റസൂൽ (ദൂതൻ) ആകുന്നു. (68) "എന്റെ റബ്ബിന്റെ "രിസാലത്തു' (ദൗത്യം) -കളെ ഞാൻ നിങ്ങൾക്ക് എത്തിച്ചു തരുകയാണ്. ഞാൻ, നിങ്ങൾക്ക് വിശ്വസ്തനായ ഒരു ഗുണകാംക്ഷി (അഥവാ ഉപദേശി)-യുമാകുന്നു. (69) "നിങ്ങൾക്ക് നിങ്ങളിൽ നിന്നുള്ള ഒരു പുരുഷൻ മുഖേന, അവൻ നിങ്ങളെ താക്കീതു ചെയ്വാൻ വേണ്ടിനിങ്ങളുടെ റബ്ബിങ്കൽ നിന്ന് ഒരു ഉൽബോധനം നിങ്ങൾക്ക് വന്നതിനാൽ നിങ്ങൾ അത്ഭുതപ്പെടുകയും ചെയ്തുവോ?! നൂഹിന്റെ ജനതക്കു ശേഷം, നിങ്ങളെ അവൻ പിൻഗാമികളാക്കിയിട്ടുള്ളത് നിങ്ങൾ ഓർ(ത്തു നോ)-ക്കുവിൻ. സൃഷ്ടികളിൽ അവൻ നിങ്ങൾക്ക് വികാസം ധ പൊക്കവും ശക്തിയും പ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ---നിങ്ങൾ വിജയം പ്രാപിച്ചേക്കാം' മായിരിക്കുമല്ലോ. ജനങ്ങളുടെ ജിഹ്വയും അവരായിരിക്കും . അതുകൊണ്ടാണ് പ്രവാചകന്മാരെ ധിക്കരിച്ചുകൊണ്ടുള്ള അവരുടെ മറുപടികൾ ഉദ്ധരിക്കുമ്പോൾ മിക്കപ്പോഴും (അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് അവിശ്വസിച്ചവരായ പ്രധാനികൾ പറഞ്ഞു) എന്ന് അല്ലാഹു പറയുന്നത്. "പ്രധാനികൾ, നേതാക്കൾ, പ്രമാണികൾ, പ്രധാനസംഘം, കൂട്ടം' എന്നൊക്കെയാണ് ملأ (മല-ഉ്) എന്ന വാക്കിന്റെ അർത്ഥം. ഇവിടെ ഹൂദ് നബി(അ) യെ "അവരുടെ സഹോദരൻ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹം "ആദ് ഗോത്രത്തിൽപെട്ട' ഒരു അംഗമായിരുന്നുവെന്ന് മനസ്സിലാകുന്നു. വേറെ സ്ഥലങ്ങളിൽ വേറെയും ചില നബിമാരെപറ്റി ഇങ്ങിനെ "അവരുടെ സഹോദരൻ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അവരും അതതു ജനതയിലെ പ്രധാന ഗോത്രങ്ങളിൽപെട്ട അംഗങ്ങളായിരുന്നുവെന്ന് കരുതാം. الله اعلم (67) അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ എനിക്ക് (എന്നിൽ) ഇല്ല ഒരു ഭോഷത്തവും, വിഡ്ഢിത്തം എങ്കിലും ഞാൻ ر َ س ُ ول ٌ ഒരു ദൂതനാണ് രക്ഷിതാവിൽ നിന്ന് ലോകരുടെ (68) നിങ്ങൾക്ക് ഞാൻ എത്തിച്ചുതരുന്നു ر ِ س َ الات ِ ദൗത്യങ്ങളെ ّ ِ َ ر എന്റെ റബ്ബിന്റെ ഞാൻ, ഞാനാകട്ടെ ُ م ْ ل َ നിങ്ങൾക്ക് ن َ اص ِ ح ٌ ഗുണകാംക്ഷിയാണ്, ഉപദേശകനാകുന്നു أ َ م ِ ين ٌ വിശ്വസ്തനായ (69) നിങ്ങൾ ആശ്ചര്യ (അൽഭുത)-പ്പെടുകയും ചെയ്തുവോ നിങ്ങൾക്ക് വന്നതിനാൽ ذ ِ ك ْ ر ٌ ഉൽബോധനം, ഒരു സ്മരണ നിങ്ങളുടെ റബ്ബിൽനിന്ന് ഒരു പുരുഷനിലായി (പുരുഷൻ മുഖേന) നിങ്ങളിൽപെട്ട നിങ്ങളെ അവൻ (അദ്ദേഹം) താക്കീത് ചെയ്വാൻ വേണ്ടി നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ അവൻ നിങ്ങളെ ആക്കിയതിനെ പിൻഗാമികൾ ശേഷം, ശേഷമായി وحٍ നൂഹിന്റെ ജനതയുടെ അവൻ നിങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്തു സൃഷ്ടിപ്പിൽ, സൃഷ്ടികളിൽ വികാസം, വലുപ്പം, പൊക്കം, വിരിവ്, ശക്തി അപ്പോൾ (അതിനാൽ) നിങ്ങൾ ഓർക്കുവിൻ َ ءلاآ ِ َّ اللها അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങളായേക്കാം, ആകുവാൻ നിങ്ങൾ വിജയം പ്രാപിക്കും. നൂഹ് നബി-(അ) യുടെ ജനതക്കുശേഷം, ഒരു സമുദായമെന്ന നിലക്ക് അഭിവൃദ്ധി പ്രാപിച്ച ഒരു ജനതയായിരുന്നു ആദ് വർഗം. നൂഹ് (അ) ഒന്നിച്ചു കപ്പലിൽ രക്ഷപെട്ടവരുടെ പിൻതലമുറകളായി വർദ്ധിച്ചുണ്ടായവരാണവർ. ത് കൊണ്ടാണവരുടെ ശേഷമുള്ള പിൻഗാമികൾ എന്ന് പറഞ്ഞത്. അറേബ്യാ തക്കേ കടലോര പ്രദേശങ്ങളിലായി യമനിനും, ഹദ്വാർമൗത്തിനും ഇടയി ൽ അഹ്ക്വാഫ് പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം ( ) ആരോഗ്യം, കയ്യൂക്ക്, മെയ്യൂക്ക് ആദിയായവയിൽ മികച്ചവരും, അതികായന്മാരുമായിരുന്നു ആദ് വർഗം . (26:128-130; 41:15 മുതലായവ). ഇതൊക്കെ സൂചിപ്പിച്ചു കൊണ്ടാണ് അവൻ നിങ്ങൾക്ക് വികാസം-അഥവാ പൊക്കവും ശക്തിയും---വർദ്ധിപ്പിച്ചു തന്നുവെന്ന് പറഞ്ഞത്.
7:70

قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

(70) അവർ പറഞ്ഞു: "(ഹൂദേ,) ഞങ്ങൾ അല്ലാഹുവിനെ മാത്രമായി ആരാധിക്കുവാൻ വേണ്ടി ഞങ്ങളുടെ അടുക്കൽ നീ വന്നിരിക്കുകയാണോ?! ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്നിരുന്നതിനെ ഞങ്ങൾ വിട്ടുകളയുവാനും?! പടം 4, 5 നോക്കുക. എന്നാൽ (അങ്ങിനെയാണെങ്കിൽ) നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ധ ആ ശിക്ഷ പ ഞങ്ങൾക്ക് നീ കൊണ്ടുവാ നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ. (70) او ُ لا َ ق അവർ പറഞ്ഞു ഞങ്ങളുടെ അടുക്കൽ വന്നിരിക്കുകയാണോ ഞങ്ങൾ ആരാധിക്കുവാൻ വേണ്ടി َ َّ اللها അല്ലാഹുവിനെ അവനെ ഒറ്റക്ക് (മാത്രം) ഞങ്ങൾ വിട്ടുകളയുവാനും ആരാധിച്ചുവരുന്നതിനെ ഞങ്ങളുടെ (നമ്മുടെ) പിതാക്കൾ എന്നാൽ നീ ഞങ്ങൾക്കു ഞങ്ങളോട് വാഗ്ദത്തം (താക്കീത്---ഭീഷണി) ചെയ്യുന്നതുംകൊണ്ട് ആകുന്നുവെങ്കിൽ الص സത്യവാന്മാരിൽ (സത്യം പറയുന്നവരിൽ)-പെട്ട(-വൻ) ഞങ്ങളുടെ ഈ ബിംബാരാധന ഞങ്ങൾ പുതുതായി നിർമിച്ചുണ്ടാക്കിയതൊന്നുമല്ല. പൂർവ്വീകന്മാർ മുതൽ നടന്നുവരുന്നതാണ്. അതുവിട്ട് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് നീ പറയുന്നതെങ്കിൽ അതിന് ഞങ്ങൾ തയ്യാറി -ല്ല. അങ്ങിനെ ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ശിക്ഷ ബാധിക്കുമെന്നല്ലേ നീ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ, ആ ശിക്ഷ ഇങ്ങുവരട്ടെ. നീ പറയുന്നത് സത്യമാണെങ്കിൽ തൊന്ന് കാണാമല്ലോ, എന്ന് അവർ അദ്ദേഹത്തെ വെല്ലുവിളിച്ചു.
7:71

قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ

(71) അദ്ദേഹം പറഞ്ഞു: "തീർച്ചയായും, നിങ്ങളുടെ റബ്ബിങ്കൽ നിന്ന് നിങ്ങളുടെ മേൽ ശിക്ഷയും, കോപവും (ഇതാ) സംഭവിക്കുകയായി! നിങ്ങളും നിങ്ങളുടെ പിതാക്കളും നിർണയിച്ചു വെച്ചിട്ടുള്ള ചില പേരുകളുടെ കാര്യത്തിൽ എന്നോട് നിങ്ങൾ തർക്കം നടത്തുന്നുവോ?! യാതൊരു അധികൃത രേഖയും അവയെപറ്റി അല്ലാഹു അവതരിപ്പിച്ചിട്ടില്ല. എന്നാൽ, നിങ്ങൾ (നോക്കി) കാത്തുകൊണ്ടിരിക്കുവിൻ! ഞാൻ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽപെട്ടവൻ തന്നെ'. (71) َ لا َ ق അദ്ദേഹം പറഞ്ഞു സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി) നിങ്ങളുടെമേൽ നിങ്ങളുടെ റബ്ബിങ്കൽനിന്ന് ر ِ ج ْ س ٌ (ശിക്ഷ) കോപവും നിങ്ങൾ എന്നോട് തർക്കം നടത്തുകയോ ചില പേരുകളുടെ കാര്യത്തിൽ അവയെ നിങ്ങൾ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങൾ നാമനിർണയം ചെയ്തു നിങ്ങളും നിങ്ങളുടെ പിതാക്കളും اللها അല്ലാഹു അവതരിപ്പിച്ചിട്ടില്ല ِ َ ا ‹ അവക്ക്, അവയെപറ്റി ഒരു അധികൃതരേഖയും എന്നാൽ (അതിനാൽ) നിങ്ങൾ (നോക്കി) കാത്തിരിക്കുവിൻ നിശ്ചയമായും ഞാൻ നിങ്ങളോടൊപ്പം (നോക്കി) കാത്തിരിക്കുന്നവരിൽ പെട്ടവനാകുന്നു നിങ്ങൾ ശഠിച്ചുതന്നെ നിൽക്കുവാനാണ് ഭാവമെങ്കിൽ ഞാൻ താക്കീതു ചെയ്യുന്ന ശിക്ഷ ഇതാ എത്തിക്കഴിഞ്ഞു. അത്വരുവാൻ ഏറെ താമസമൊന്നുമി -ല്ല. ഇന്നിന്നവ ദൈവങ്ങളെന്നും, ആരാധ്യന്മാരെന്നുമൊക്കെ നിങ്ങളും ട പൂർവ്വീകന്മാരും ചില വസ്തുക്കളെ വിളിച്ചു വന്നുവെന്നല്ലാതെ, അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് യാതൊരു ആധികാരികമായ തെളിവും ഇല്ലാത്ത ആ ബിംബങ്ങളെപറ്റിയാണല്ലോ നിങ്ങൾ എന്നോട് തർക്കിച്ചും, എന്റെ നേരെ തട്ടിക്കയറിയും കൊണ്ടിരിക്കു -ന്നത്. ശരി, അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് നാം ഇരുകൂട്ടരും കാത്തിരുന്നു കാണുക.
7:72

فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ

(72) അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ വക കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരുടെ മുരടു നാം മുറിച്ചു കളയുകയും ചെയ്തു. അവർ സത്യവിശ്വാസികളായിരുന്നുമില്ല. (72) അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കാരുണ്യംകൊണ്ട് م ِ ن َّ ا നമ്മിൽ നിന്നുള്ള, നമ്മുടെ നാം മുറിക്കുകയും ചെയ്തു د َ اب ِ ر َ മൂട് (മുരട്) വ്യാജമാക്കിയവരുടെ നമ്മുടെ ദൃഷ്ടാന്തങ്ങളെ അവരായിരുന്നതുമില്ല വിശ്വാസികൾ ഹൂദ് (അ) അവരെ താക്കീത് ചെയ്തിരുന്ന ശിക്ഷ സംഭവിച്ചു. അദ്ദേഹത്തെയും സത്യവിശ്വാസികളെയും അതിൽ അകപ്പെടാതെ ക്കാണ്ട് ആ ജനതയെയാകമാനം അതിൽ നശിപ്പിച്ചു കളഞ്ഞു. ഈ ശിക്ഷ എന്തായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപെട്ടിട്ടില്ല. ഏഴു രാത്രിയും എട്ടുപകലും നീണ്ടുനിന്ന അത്യുഗ്രമായ ഒരു കൊടുങ്കാറ്റായിരുന്നു അതെന്നും, കട പുഴങ്ങി വീണ ഈന്തത്തടികളെപോലെ അവരെല്ലാം വീണടിഞ്ഞുവെന്നും സൂ: അൽഹാക്ക്വഃ (6,7)ൽ വ്യക്തമാക്കെ പ്പട്ടി -ട്ടുണ്ട്. വിഭാഗം - 10
7:73–74

وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ

وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ

(73) ഥമൂദ് (ഗോത്രത്തി)-ലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം (അവരോട്) പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ, അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങളുടെ റബ്ബിങ്കൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. ഇതാ, അല്ലാഹുവിന്റെ (വക) ഒട്ടകം നിങ്ങൾക്കൊരു ദൃഷ്ടാന്തമായിക്കൊണ്ട്!- ആകയാൽ, അതിനെ നിങ്ങൾ വിട്ടേക്കുവിൻ-അല്ലാഹുവിന്റെ ഭൂമിയിൽ അത് (മേഞ്ഞു)- തിന്നു കൊള്ളട്ടെ. അതിന് ഒരു തിന്മയും (ഉപദ്രവവും) നിങ്ങൾ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാൽ (അപ്പോൾ) വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും. (74) "ആദിനു ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കിയതും, ഭൂമിയിൽ നിങ്ങൾക്കവൻ (താമസ) സൗകര്യം നൽകിയതും നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ. അതിലെ സമതലങ്ങളിലൂടെ നിങ്ങൾ കൊട്ടാരങ്ങളുണ്ടാക്കുന്നു; മലകളെ നിങ്ങൾ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു. അപ്പോൾ, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർ(ത്തു നോ)- ക്കുവിൻ, നാശകാരികളായിക്കൊണ്ട് ഭൂമിയിൽ നിങ്ങൾ തെമ്മാടിത്തം പ്രവർത്തിക്കുകയും അരുത്. (73) ഥമൂദിലേക്കും അവരുടെ സഹോദരൻ സ്വാലിഹിനെ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اللها നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്കില്ല ഒരു ആരാധ്യനും അവനല്ലാതെ നിങ്ങൾക്ക് വന്നിട്ടുണ്ട് (വ്യക്തമായ) തെളിവ് നിങ്ങളുടെ റബ്ബിൽ നിന്ന് ه َ ذ ِ ه ِ ഇതാ (ഇത്) ِ َّ اللها ُ ة َ قا َ ن അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു) ُ م ْ ل َ നിങ്ങൾക്ക് آي َ ة ً ദൃഷ്ടാന്തമായിട്ട് അതിനാൽ അതിനെ നിങ്ങൾ വിട്ടേക്കുവിൻ അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും ഭൂമിയിൽ ِ َّ اللها അല്ലാഹുവിന്റെ അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത് ِ س ُ وء ٍ ഴ ഒരു തിന്മകൊണ്ടും (തിന്മയെ) എന്നാൽ നിങ്ങളെ പിടികൂടും ع َ ذ َ اب ٌ ശിക്ഷ ٌ أ َ ل ِ വേദനയേറിയ (74) നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ നിങ്ങളെ അവൻ ആക്കിയ സന്ദർഭം (ആക്കിയത്) പിൻഗാമികൾ (പിൻതലമുറകൾ) ആദിനു ശേഷം നിങ്ങൾക്കവൻ താമസം നൽകി (സൗകര്യപ്പെടുത്തി)-യതും الأر ْ ض ِ في ِ ഭൂമിയിൽ നിങ്ങൾ ഉണ്ടാക്കുന്നു അതിലെ സമതലങ്ങളിലൂടെ, നിരന്ന സ്ഥലങ്ങളിൽ നിന്ന് മാളിക (കൊട്ടാരം---വൻ കെട്ടിടം)-കളെ നിങ്ങൾ തുരന്നു (വെട്ടിക്കീറി---ശിൽപവേല ചെയ്തു)-−ാക്കുക യും ചെയ്യുന്നു മലകളെ, പർവ്വതങ്ങളെ വീടുകളായി, മുറികളായി അപ്പോൾ നിങ്ങൾ ഓർക്കുവിൻ َ ءلاآ ِ َّ اللها അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ തെമ്മാടിത്തം (കുഴപ്പം) പ്രവർത്തിക്കുകയും അരുത് الأر ْ ض ِ في ِ ഭൂമിയിൽ നാശകാരികളായി, കുഴപ്പമുണ്ടാക്കുന്നവരായി ആദ് സമുദായത്തിനുശേഷം വലിയ അഭിവൃദ്ധിയും പരിഷ്കാരവും പ്രാപിച്ച ഒരു സമൂഹമാണ് ഥമൂദ് ജനത. മദീനയിൽ നിന്ന് സിറിയായിലേ -ക്കുള്ള യാത്രാമാർഗത്തിൽ സ്ഥിതി ചെയ്യുന്ന "ഹിജ്ർ' ആയിരുന്നു അവരുടെ വാസ സ്ഥലം ( ) . "മദാ-ഇനു സ്വാലിഹ്' (സ്വാലിഹിന്റെ പട്ടണങ്ങൾ) എന്നും അതിന് പേരുണ്ട്. നിരപ്പായ സമ -തല പ്രദേശങ്ങളിൽ വമ്പിച്ച കെട്ടിടങ്ങൾ നിർമിക്കുന്നതിലും, മലമ്പാറകൾ വെട്ടിത്തുരന്നു അവയിൽ വീടുകളുണ്ടാക്കുന്നതിലും വളരെ വിദഗ്ധരും തൽപരരുമാ -യിരുന്നു അവർ. അരോഗഗാത്രന്മാരും, ശക്തന്മാരുമായിരുന്നു. മുൻ സമുദായങ്ങളെപ്പോലെ വിഗ്രഹാരാധനയിൽ അവരും മുഴുകിപ്പോന്നു. അതുകൊണ്ട് എല്ലാ പ്രവാചകന്മാരെയുംപോലെ, സ്വാലിഹ് നബി (അ) അവരെയും തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. അവർക്ക് അല്ലാഹു നൽകിയ വമ്പിച്ച അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്വാൻ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ വ്യാജമാക്കി. തങ്ങൾക്ക് ഒരു പ്രത്യക്ഷ ദൃഷ്ടാന്തം കാട്ടിക്കൊടുക്കുവാൻ അദ്ദേഹത്തെ അവർ വെല്ലുവിളിച്ചു (26:154 അല്ലാഹു ഒരു ഒട്ടകത്തെ അവർക്ക് ദൃഷ്ടാന്തമായി അയച്ചു. അതൊരു മായിരുന്നു. അതിന് സാധാരണയിൽ കവിഞ്ഞ തീറ്റയും വെള്ളവും വേണ്ടിയിരുന്നു. അതവർക്കൊരു ( ) പടം 4 നോക്കുക ശല്യമായി. അവർക്കതിനോട് അമർഷം തോന്നി. അതിനെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാൽ ശിക്ഷ ഇറങ്ങുമെന്നും അദ്ദേഹം താക്കീത് ചെയ്തു.
7:75–76

قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ

قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ

(75) അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അഹംഭാവം നടിച്ച പ്രധാനികൾ, ദുർബ്ബലരായി അവരിൽ നിന്നും വിശ്വസിച്ചവരോട്പറഞ്ഞു: സ്വാലിഹ് അവന്റെ റബ്ബിൽ നിന്നും (റസൂലായി) അയക്കപ്പെട്ട ഒരാളാണെന്ന് നിങ്ങൾക്ക് (ശരിക്കും) അറിയാമോ?' അവർ പറഞ്ഞു: "(അതെ) നിശ്ചയമായും, അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ ഞങ്ങൾ വിശ്വസിക്കുന്നവരാകുന്നു'. (76) അഹംഭാവം നടിച്ചവർ പറഞ്ഞു: "നിശ്ചയമായും ഏതൊന്നിൽ നിങ്ങൾ വിശ്വസിച്ചിരിക്കുന്നുവോ അതിൽ ഞങ്ങൾ അവിശ്വാസികളാകുന്നു'. (75) പ്രധാനികൾ (സംഘക്കാർ) പറഞ്ഞു അഹംഭാവം (വലുപ്പം) നടിച്ചവരായ അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് യാതൊരുവരോട് അവർ ദുർബ്ബലമായി ഗണിക്കപ്പെട്ടിരിക്കുന്നു അതായത് വിശ്വസിച്ചവരോട് അവരിൽ നിന്ന് നിങ്ങൾക്കറിയുമോ സ്വാലിഹ് ആണെന്ന് അയക്കപെട്ടവൻ അവന്റെ റബ്ബിങ്കൽനിന്ന് او ُ لا َ ق അവർ പറഞ്ഞു إ ِ ن َّ ا നിശ്ചയമായും ഞങ്ങൾ അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ, അദ്ദേഹം അയക്കപ്പെട്ടതിൽ വിശ്വസിക്കുന്നവരാകുന്നു (76) َ لا َ ق പറഞ്ഞു അഹംഭാവം (വലുപ്പം നടിച്ചവർ) إ ِ ن َّ ا നിശ്ചയമായും ഞങ്ങൾ ب ِ ا َّ ِ ي യാതൊന്നിൽ, യാതൊന്നിനെപറ്റി നിങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു, നിങ്ങൾ വിശ്വസിച്ച അവിശ്വാസികളാകുന്നു. പ്രവാചകന്മാർ പ്രബോധനം ചെയ്യുന്ന ദൗത്യ സന്ദേശങ്ങളിൽ വിശ്വസിക്കുവാൻ മുമ്പോട്ട് വരുന്നത് സ്വാഭാവികമായും സാധുക്കളും ദുർബ്ബല വി ഭാഗക്കാരുമായിരിക്കും. പ്രമാണി വർഗത്തിന്റെ അഹന്തയും ഗർവ്വും കാരണം അവർ നിഷേധത്തിലും ധിക്കാരത്തിലും മുതിരുകയായിരിക്കും പതിവ്. നൂഹ് നബി (അ)- യുടെ ജനത മുതൽക്കേ കാണപ്പെടുന്ന ഒരു പതിവാണത്. ഥമൂദ് ഗോത്രത്തിലും അതാണ് സംഭവിച്ചത്. സ്വാലിഹ് നബി (അ)-യിൽ വിശ്വസിച്ച ആ സാധുക്കളെ പരിഹസിച്ചുകൊണ്ട് നിഷേധികളായ ആ അഹങ്കാരികൾ ചോദിക്കുകയാണ്: "താൻ അല്ലാഹുവിന്റെ റസൂ -ലാണെന്ന് സ്വാലിഹ് പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് യഥാർത്ഥത്തിൽ ബോധ്യമാണോ? ' അവർ അവരുടെ നില വ്യക്തമാക്കി. അദ്ദേഹം റസൂലാണെന്ന് മാത്രമല്ല, അദ്ദേ ഹം പ്രബോധനം ചെയ്യുന്നതെല്ലാം സത്യമാണെന്നും, തങ്ങളതിൽ വിശ്വസിക്കുന്നവരാണെന്നും അവർ തറപ്പിച്ചു പറഞ്ഞു. വീണ്ടുവിചാരവും സത്യാന്വേഷണവും ഗർവിഷ്ഠന്മാരുടെ സ്വഭാവമല്ലല്ലോ. കുറേകൂടി ധിക്കാര സ്വരത്തിൽ അവർ അവരുടെ നിലപാട് വ്യക്തമാക്കി: നിങ്ങൾ വിശ്വസിക്കുന്ന ആ വിഷയങ്ങളത്രയും ഞങ്ങൾ നിഷേധിക്കുന്നു - -അതിൽ ഇല്ലേ എന്ന് പരിശോധിക്കുവാൻ പോലും ഞങ്ങൾ
7:77–79

فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ

فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ

(77) അങ്ങനെ, (ആ) ഒട്ടകത്തെ അവർ അറുകൊല ചെയ്തു; തങ്ങളുടെ റബ്ബിന്റെ കൽപനയെ അവർ ധിക്കരിക്കുകയും ചെയ്തു. അവർ പറയുകയും ചെയ്തു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ ധ ആ ശിക്ഷയെ പ ഞങ്ങൾക്ക് നീ കൊണ്ടു വാ; നീ (റസൂലായി) അയക്കപ്പെട്ടവരിൽ പെട്ടവനാണെങ്കിൽ! ധ അതൊന്ന് കാണാമല്ലോ! പ ' (78) അപ്പോൾ അവരെ കഠിന കമ്പനം പിടികൂടി. അങ്ങനെ, അവർ അവരുടെ വാസസ്ഥലത്തിൽ (കാലത്തു) കമിഴ്ന്നു വീണവരായിത്തീർന്നു. (79) എന്നിട്ട് അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീർച്ചയായും, ഞാൻ എന്റെ റബ്ബിന്റെ ദൗത്യം നിങ്ങൾക്ക് എത്തിച്ചു തരുകയും, നിങ്ങൾക്ക് ഗുണം കാംക്ഷി(ച്ചു ഉപദേശി)-ക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങൾ ഗുണകാംക്ഷികളെ (ഉപദേഷ്ടാക്കളെ) ഇഷ്ടപ്പെടുന്നില്ല!' (77) അങ്ങനെ അവർ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി-അറുത്തു الن َّ اق َ ة َ (ആ) ഒട്ടകത്തെ അവർ ധിക്കരിക്കുകയും ചെയ്തു കൽപനയെ തങ്ങളുടെ റബ്ബിന്റെ അവർ പറയുകയും ചെയ്തു സ്വാലിഹേ ഞങ്ങൾക്ക് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി ആണെങ്കിൽ റസൂലുകളിൽ (അയക്കപെട്ടവരിൽ)പെട്ട(-വൻ) (78) അപ്പോൾ (അതിനാൽ) അവരെ പിടികൂടി, അവരെ പിടിച്ചു الر (കഠിന) കമ്പനം, പൊട്ടിത്തെറി അങ്ങനെ അവർ (രാവിലെ) ആയി അവരുടെ പാർപ്പിടത്തിൽ, വാസസ്ഥലത്ത് കമിഴ്ന്നു (അടഞ്ഞു)-വീണവർ (79) َّം ف َ ت َ و َ അപ്പോൾ അദ്ദേഹം തിരിഞ്ഞു (മാറി) അവരിൽ നിന്ന് َ لا َ ق َ و പറയുകയും ചെയ്തു എന്റെ ജനങ്ങളേ ഞാൻ തീർച്ചയായും നിങ്ങൾക്കെത്തിച്ചു തന്നിട്ടുണ്ട് എന്റെ റബ്ബിന്റെ ദൗത്യം ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിക്കുക (ഉപദേശം നൽകുക)യും ചെയ്തു എങ്കിലും, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല الن ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ അവരിലുള്ള കഠിന ധിക്കാരികളായ ഒമ്പത് പേർ ഗൂഢാലോചന നട ത്തി (27:48). ഒട്ടകത്തെ ചിലർ കൊലചെയ്തു. നീ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷ ഇങ്ങോട്ട് കൊണ്ടുവാ എന്ന് സ്വാലിഹ് (അ)നെ അവർ വെല്ലുവിളിക്കുകയും ചെ യ്തു. മൂന്ന് ദിവസം വരെ മാത്രമേ എനി നിങ്ങൾക്ക് ജീവിതമുള്ളൂവെന്നും, പേ്പാഴേക്കും ശിക്ഷ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു (11:65). അദ്ദേഹം പറഞ്ഞത് പോ ലെ സംഭവിക്കുകയും ചെയ്തു. കാലത്ത് പെട്ടെന്ന് അതിഭയങ്കരമായ ഘോരശബ് ദവും പൊട്ടിത്തെറിയും ഉണ്ടായി. എല്ലാവരും അവരവരുടെ വാസസ്ഥലങ്ങളിൽ തന്നെ മറിഞ്ഞുവീണു ചത്തൊടുങ്ങി. സ്വാലിഹ് നബി (അ)യെയും, സത്യവിശ്വാസികെ ളയും അല്ലാഹു രക്ഷപ്പെടുത്തി എന്ന് പറയേണ്ടതില്ലല്ലോ. ചത്തൊടുങ്ങിയ ആ ജനതയെ നോക്കി അതിയായ സങ്കടത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് 79---ാം വചനത്തിൽ കാണുന്നത്. ഞാൻ നങ്ങളെ വേണ്ടത്പോലെ ഉപദേശിച്ചു. നിങ്ങളത് ചെവികൊണ്ടില്ല. അതുകൊണ്ടാണ് ഈ ഗതി നിങ്ങൾക്ക് എത്തിയതെന്ന് സാരം. എത്ര മനോവേ -ദനയോടെയായിരിക്കും ആ പ്രവാചകവര്യൻ അത് പറഞ്ഞിരിക്കുക?! ഓർ ത്തു നോക്കുക! തബൂക്ക് യുദ്ധ യാത്രയിൽ നബി യും സ്വഹാബികളും ഥമൂദിന്റെ വാസസ്ഥലമായ ഹിജ്റിന്റെ അടുത്തെത്തിയപ്പോൾ കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതി ൽ പ്രവേശിക്കരുതെന്ന് നബി സ്വഹാബികളോട് പറയുകയുണ്ടായി (അ; ബു; മു). പുത്തൻ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക താൽപര്യം കാണിക്കാറുള്ള ഒരു പണ്ഡിതൻ പറയുന്നത് ശിക്ഷയിൽ അകപ്പെട്ട് മരണപ്പെ -ടാതെ ബാക്കിയായ ആളുകളെ അഭിമുഖീകരിച്ചുകൊണ്ടാണ്- --മരണപ്പെ ട്ടുകിടക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ടല്ല-- സ്വാലിഹ് (അ) ആ വാക്കുകൾ പറഞ്ഞതെന്നാണ്. ഒരു സമുദായത്തെ നശിപ്പിച്ചു എന്ന് പറഞ്ഞാൽ അതിലെ എല്ലാ വ്യക്തികളും മരിച്ചൊ -ടുങ്ങി എന്നർത്ഥമില്ലെന്നും, ചിലരൊക്കെ മരണപ്പെടാതെ അവശേഷിക്കാമെന്നും, ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് സ്വാലിഹ് (അ) ആ വാക്കുകൾ പറഞ്ഞതെന്നും, ആ സംഭവത്തിനുശേഷം അവരെ ഉപദേശിക്കുന്ന ജോലിയിൽ നിന്ന് അദ്ദേഹം വിരമിച്ചുവെന്നുമാണദ്ദേഹം പറയുന്നത്. ഒരു സമുദായത്തിലെ ഏതാനും ആളുകൾ ന ശിച്ചാൽ തന്നെ ആ സമുദായം നശിച്ചുവെന്നു പറയാമെന്നുള്ളതിൽ നമുക്കും തർക്കമില്ല. പക്ഷേ, അല്ലാഹു ഈ സൂറത്തിൽ ഉദ്ധരിച്ച സംഭവ -ങ്ങളിൽ -നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, (അ) എന്നീ നബിമാരുടെ സമുദായങ്ങൾക്ക് ബാധിച്ച മരിക്കാതെ അവശേഷിച്ചവരുണ്ടായിരുന്നുവോ എന്നാണ് നോക്കുവാനുള്ളത്. അത് ക്വുർ-ആനെയോ, ക്വുർ-ആന്റെ വാ ക്കുകൾക്ക് എതിരാവാത്ത ചരിത്രരേഖകളെയോ ആസ്പദമാക്കി ആയിരിക്കുകയും വേണം. എന്നാൽ, ഇത് സംബന്ധിച്ച് ക്വുർ-ആനിലെ ചില വാക്യങ്ങൾ നോക്കുക:- 1. അവിശ്വാസികളിൽ ഒരാളെയും ബാക്കിയാക്കരുതെന്ന് നൂഹ് (അ) പ്രാർത്ഥിച്ചു (71:26). അതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ സമുദായത്തെ ജലപ്രളയം കൊണ്ട് നശിപ്പിച്ചത്. അദ്ദേഹത്തെയും കൂടെയുള്ളവരെസത്യവിശ്വാസികളെയും കപ്പലിൽ രക്ഷപ്പെടുത്തിയെന്നും, ബാക്കിയുള്ളവരെ മുക്കി നശിപ്പിച്ചുവെ ന്നും പറയുന്നു (26:119, 120). അപ്പോൾ, ആ അവിശ്വാസികളിൽ ആരെങ്കിലും നശിക്കാതെ ബാക്കിയായിരിക്കുമെന്ന് വിചാരിക്കാമോ? 2. ആദ് വർഗം ഉഗ്രമായ കൊടുങ്കാറ്റിനാൽ ഈന്തത്തടികൾ കണെ ക്ക മറിഞ്ഞു വീണുവെന്ന് പറഞ്ഞശേഷം അവരുടെ വല്ല അവശിഷ്ടവും നീ കാണു എന്ന് അല്ലാഹു ചോദിക്കുന്നു (69:8). ആ കാറ്റ് ഏതൊന്നിൽ വാ അതിനെയൊന്നും തുരുമ്പുപോലെ ആക്കാതെ വിട്ടിട്ടില്ല എന്നും പറയുന്നു (5 1:42). അപ്പോൾ, ചിലർ അതിൽ നിന്ന് രക്ഷപ്പെട്ടിരിക്കുമെന്ന് എങ്ങിനെ പറയും?! 3. ഥമൂദിനെപറ്റി, അവരെയും അവരുടെ ജനതയെയും മുഴു -വൻ നാം തകർത്തിക്കളഞ്ഞു എന്നും (27:51). അവർ നോക്കിക്കൊണ്ടിരിക്കെ അവരെ ഇടിത്തീ പിടികൂടി; എന്നിട്ടവർക്ക് നിൽക്കുവാൻ പോലും കഴിഞ്ഞില്ല എന്നും (51:45) പറ -യുന്നു. 4. ലൂത്വ് നബി (അ)യുടെ ജനതയെപറ്റി പറഞ്ഞപ്പോൾ, അദ്ദേഹവും അദ്ദേഹത്തിന്റെ ആൾക്കാരും രാത്രി കടന്നുപോകണമെന്നും, രാവിലേക്ക് ആ ജനതയുടെ മുരട് മുറിച്ചു കളയുമെന്നും (15:65,66), അദ്ദേഹത്തെയും, രു കിഴവി ഒഴിച്ചുള്ള അദ്ദേഹത്തിന്റെ കുടുംബത്തെയും രക്ഷപ്പെടുത്തിയശേഷം ബാക്കിയുള്ളവ രെ തകർത്തിക്കളഞ്ഞു എന്നും (26:170-172) അവരുടെ രാജ്യത്തെ അടിമേലായി മറിച്ചു എന്നും (15:74; 11:82) പറയുന്നു. താഴെ 83, 84 വചനങ്ങളും നോക്കുക. 5. നബി (അ)-യുടെ ജനതയെപറ്റി അവർക്ക് കഠിന കമ്പനം പിടിപെട്ടു. അവർ അവരുടെ വാസസ്ഥലത്ത് കമഴ്ന്നു വീണു---അവിടെ അവർ നിവസിച്ചിട്ടില്ലാത്തമാതിരിയായി എന്നിങ്ങിനെ താഴെ 91,92 വചനങ്ങളിലും കാ ണാം. ഇതെല്ലാം മുമ്പിൽവെച്ചുകൊണ്ട് ആ സമുദായങ്ങളിൽ ചിലരെല്ലാം ശി ക്ഷയിൽ മരണമടയാതെ ബാക്കിയായിരുന്നുവെന്നും, അക്കൂട്ടത്തിൽ സ്വാലിഹ് നബി (അ)യുടെ ജനതക്ക് ബാധിച്ച ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്ന ചില അവിശ്വാസികളോടാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞതെന്നും പറയുവാൻ സാധിക്കുമോ? കൂ ടാതെ, ഇങ്ങിനെയുള്ള പൊതുശിക്ഷകളെക്കുറിച്ച് പറയുമ്പോൾ അതത് സമുദായത്തിലുണ്ടായിരുന്ന പ്രവാചകനെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തി എന്നും അല്ലാഹു പലപ്പോഴും എടുത്തു പറയാറുണ്ട്. അവരെപ്പോലെ ചില അവിശ്വാസികളും കൂടി ശിക്ഷയിൽ അകപ്പെടാതെ ആ പ്രസ്താവനയുടെ ആവശ്യമെന്താണ്? ആലോചിച്ചു നോക്കുക! എന്നാൽ, ഥമൂദ് ല അബൂ റുഗാൽ ( ابو رغال ) എന്നു പേരായ ഒരാൾ അവർക്ക് ശിക്ഷ ബാധിച്ച അന്ന് മക്കാ ഹറമിലായിരുന്നതുകൊണ്ട് ശിക്ഷയിൽ അകപ്പെട്ടിരുന്നില്ല എന്ന് അഹ്മദ് (റ ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിട്ടുണ്ട്. പക്ഷേ, അതേ ഹദീഥിൽ തന്നെ, അയാൾ ഹറമിൽ നിന്നു പുറത്തുപോയതോടെ അയാൾക്കും ശിക്ഷ ബാധിച്ചു മരണമട -ഞ്ഞുവെന്നും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട് താനും. പൊതുശിക്ഷ നിമിത്തം ഒരു സമുദായത്തിലെ അവിശ്വാസികൾ നശിപ്പിക്കപ്പെടുമ്പോൾ അവരിൽ ആരും അതിൽ ബാക്കി -യാകാറില്ലെന്നാണ് ഈ ഹദീഥും മനസ്സിലാക്കിത്തരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഇത്തരം പൊതു ശിക്ഷകളിൽ പ്രവാചകന്മാരും സത്യവിശ്വാസികളുമല്ലാതെ---അവിശ്വാസികളിൽപെട്ടവർ--- രക്ഷപ്പെട്ടേക്കുമെന്നു പറയുന്നത് പ്രമാണത്തിനുമാത്രമല്ല, യുക്തിക്കും നിരക്കാത്തതാകുന്നു. വാസ്തവത്തിൽ, ബദർ യുദ്ധത്തിൽ വധിക്കപ്പെട്ട ശത്രുത്തലവന്മാരെ ഭിമുഖീകരിച്ചുകൊണ്ട് നബി പറയുകയുണ്ടായതുപോലെയുള്ള ചില വാക്കുകളാണ് സ്വാലിഹ് നബി (അ)യും മരണമടഞ്ഞു കിടക്കുന്ന തന്റെ സമുദായെ ത്ത അഭിമുഖീകരിച്ചു പറഞ്ഞ ഈ വാക്കുകൾ. ബദ്റിൽ കൊല്ലപ്പെട്ടവരുടെ ശവങ്ങൾ ഇട്ടുമൂടപ്പെട്ട പൊട്ടക്കിണറ്റിനടുത്തു ചെന്ന് അബൂജഹൽ മുതലായ ക്വുറൈശി തലവന്മാരുടെ പേരെടുത്തു വിളിച്ചുകൊണ്ട് നബി ചോദിച്ചു: "ഞങ്ങളുടെ റബ്ബ് ഞങ്ങളോട് ചെയ്ത വാഗ്ദത്തം ഞങ്ങൾ യഥാർത്ഥമായി കണ്ടിരിക്കുന്നു. നിങ്ങളുടെ റബ്ബ് നിങ്ങളോട് ചെയ്ത വാഗ്ദത്തം നിങ്ങൾ യഥാർത്ഥമായി കണ്ടുവോ? ( قد وجدن عدن َ ا ربنا حقافھل وجدتم ) ഈ അവസരത്തിൽ ഉമർ (റ) ചോദിച്ചു: "ഈ ജീവനില്ലാത്ത ശരീരങ്ങളോട് എന്തിനാണ് സംസാരിക്കുന്നത്?' ന ബി യുടെ മറുപടി ഇതായിരുന്നു: "ഞാൻ ഈ പറയുന്നത് അവരെക്കാൾ കേൾക്കുന്നവരല്ല നിങ്ങൾ' (ബു; മു). അല്ലാഹു പറഞ്ഞതെല്ലാം സത്യമാണെന്ന് അവർ ഇപ്പോൾ അനുഭവ -ത്തിൽ കണ്ടറിഞ്ഞിരിക്കുന്നു; അതുകൊണ്ട് അതിന്റെ സത്യത ഇപ്പോൾ നിങ്ങളെക്കാ ൾ അവർക്കറിയാം എന്നാണ് നബി പറഞ്ഞതിന്റെ സാരം. ഥമൂദ് സമുദായത്തിന് ബാധിച്ച ശിക്ഷയെപറ്റി ഇവിടെ الر (കഠിന കമ്പനം) എന്നും, 11--67ൽ الص (ഘോര ശബ്ദം) എന്നും, 51:44ൽ الص (ഇടിത്തീ) എന്നും പറഞ്ഞിരിക്കുന്നു. അപ്പോൾ, ഇതെല്ലാം ചേർന്നുള്ള അത്യുഗ്രമായ ഒരു മഹാ സംഭവമായിരുന്നു അതെന്നു മൊത്തത്തിൽ മനസ്സിലാക്കാം. الله اعلم
7:80–81

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ

إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ

(80) ലൂത്വിനെയും (നാം അയച്ചു): അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക): നിങ്ങൾ (ഈ) നീചവൃത്തിക്ക് ചെല്ലുകയോ? ലോകരിൽ ഒരാളും തന്നെ നിങ്ങൾക്ക് മുമ്പ് ഇത് ചെയ്തിട്ടില്ല! )ഉഛ, )ഉഛ,)ഉഛ, )ഉഛ, (81) നിങ്ങൾ സ്ത്രീകളെ കൂടാതെ ധ സ്ത്രീകളെ വിട്ടേച്ച് പ കാമവികാരത്തിൽ പുരുഷന്മാരുടെ അടുക്കൽ ചെല്ലുന്നല്ലോ! പക്ഷേ, (അത്രയുമല്ല) നിങ്ങൾ അതിരു കവിഞ്ഞ ഒരു ജനതയാകുന്നു'. (80) ലൂത്വിനെയും അദ്ദേഹം പറഞ്ഞ സന്ദർഭം തന്റെ ജനതയോട് നിങ്ങൾ ചെല്ലുന്നുവോ, ചെല്ലുകയോ നീചവൃത്തിക്ക് നിങ്ങളെ മുൻകടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല ِ َ ا ‹ അതുകൊണ്ട്, അതിനെ ഒരാളും തന്നെ ലോകരിൽ നിന്ന് (81) നിശ്ചയമായും നിങ്ങൾ ചെയ്യുകതന്നെ ചെയ്യുന്നു الر ِ ّ ج َ ال َ പുരുഷന്മാരുടെ അടുക്കൽ കാമവികാരത്താൽ, ഇച്ഛക്കായി ِ ّ س َ اء ِ ”لا സ്ത്രീകളെ കൂടാതെ, സ്ത്രീകളെവിട്ട് പക്ഷേ (എന്നാൽ, എങ്കിലും) നിങ്ങൾ ق َ و ْ م ٌ ഒരു ജനതയാണ് അതിരുകവിഞ്ഞവരായ ഇബ്റാഹീം നബി (അ)-യുടെ സഹോദരപുത്രനും, അദ്ദേഹത്തിൽ വിശ്വസിച്ചു അദ്ദേഹത്തോടൊപ്പം ഹിജ്റഃപോന്ന ദേഹവുമാണ് ലൂത്വ് നബി ( അ). പിന്നീട് ഫലസ്തീന്റെ അടുത്തുള്ള ബഹ്ർ ലൂത്വ് ( بحر لوط )-എന്നും മറ്റും അറിയപ്പെടുന്ന ചാവുകടലിനടുത്തുള്ള സദൂം (സോദോം) പ്രദേശത്തേക്ക് അദ്ദേഹം റസൂലായി നിയോഗിക്കപ്പെട്ടു. ( ) ഇബ്റാഹീം നബി (അ)-യുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ട് ഇബ്റാഹീം നബി(അ)-യുടെ സംഭവങ്ങെ ള തുടർന്നാണ് ക്വുർ-ആനിൽ സാധാരണ ലൂത്വ് (അ)ന്റെ സംഭവം വിവരിക്കാറുള്ളത്. ഇവിടെ അങ്ങിനെയല്ല. ഒരു സ്വതന്ത്ര സംഭവമെന്നോണം വിവരിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിന്റെ സന്ദേശങ്ങളെ ധിക്കരിച്ചതുമൂലം പല രാജ്യങ്ങളും 4-ാം വചനത്തിൽ പ്രസ്താവിച്ചതിന്റെ ഒരു വിശദീകരണമെന്നോണമാണ് ഇവിടെ ഈ സംഭവങ്ങളൊക്കെ വിവരിക്കപ്പെടുന്നത്. ഇബ്റാഹീം നബി(-അ)യെ സംബന്ധിച്ചേടത്തോളം, അദ്ദേഹത്തെ എതിർത്ത നിഷേധികളായ -നാട്ടുകാരെ വി ട്ടേച്ചു അവരിൽ നിന്നും അദ്ദേഹം ഹിജ്റഃ പോരുകയാണുണ്ടായത്. ആ നാട്ടുകാർ ഒരു പൊതുശിക്ഷക്ക് വിധേയരാകുകയുണ്ടായില്ല. അതുകൊണ്ടായിരിക്കാം---സ -യ്യിദ് ഖുത്വുബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ---ഇബ്റാഹീം നബി-(അ)യുടെ സംഭവങ്ങളുമാ യി ബന്ധപ്പെടുത്താതെ ഈ സംഭവം ഇവിടെ വിവരിച്ചത്. الله اعلم മുൻസമുദായങ്ങൾക്കിടയിൽ പതിവില്ലാത്തതും മാനുഷിക പ്രകൃ -തിക്ക് നിരക്കാത്തതുമായ ഒരു ദുർവൃത്തി ലൂത്വ് (അ)ന്റെ ജനങ്ങൾക്കിടയിൽ സർവ്വത്ര പടർന്നു പിടിച്ചിരുന്നു. കാമ പൂർത്തിക്കുവേണ്ടി അവർ സ്ത്രീകൾക്ക് പകരം പുരു -ഷന്മാരെയാണ് ( ) ഈ പ്രദേശങ്ങളെയും ചാവുകടലിനെയും സംബന്ധിച്ച് സൂ: ശേഷമുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക. സമീപിച്ചിരുന്നത്. നിന്ദ്യവും നികൃഷ്ടവുമായ ഈ നീച സ മ്പ്രദായത്തെക്കുറിച്ചാണ് ലൂത്വ് (അ) അവരെ ആക്ഷേപിച്ചത്. കൂടാതെ, വേറെയും പല തോന്നിയവാസങ്ങളിലും അക്രമങ്ങളിലും ആ ജനത മുഴുകിയിട്ടുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം: "അത്രയുമല്ല, നിങ്ങൾ അതിരു കവിഞ്ഞ ഒരു ജനതയാണ്' പറഞ്ഞത്. ആ ജനത എത്രമാത്രം ദുഷിച്ചുപോയിരുന്നുവെന്ന് അവർ അദ്ദേഹത്തിന് നൽകിയ മറുപടിയിൽ നിന്ന് തന്നെ ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:-
7:82

وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ

(82) അദ്ദേഹത്തിന്റെ ജനതയുടെ മറുപടി, അവർ (ഇങ്ങിനെ) പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിൻ; (കാരണം) നിശ്ചയമായും അവർ, ശുദ്ധത പാലിച്ചു വരുന്ന ഒരു (തരം) മനുഷ്യരാകുന്നു'. (82) ആയിരുന്നില്ല ج َ و َ اب َ മറുപടി, ഉത്തരം അദ്ദേഹത്തിന്റെ ജനങ്ങളുടെ അവർ പറഞ്ഞതല്ലാതെ അവരെ (ഇവരെ) നിങ്ങൾ പുറത്താക്കുവിൻ നിങ്ങളുടെ രാജ്യത്തുനിന്ന് നിശ്ചയമായും അവർ (ഇവർ) أ ُ ن َ اس ٌ ചില മനുഷ്യരാകുന്നു ശുദ്ധത പാലിക്കുന്ന (ശുദ്ധമായ) ലൂത്വ് നബി (അ)യുടെ ഉപദേശത്തിന് അവരിൽ ഉണ്ടായ പ്രതികര ണം ഇതായിരുന്നു. നേർക്കുനേരെയുള്ള മറുപടിയൊന്നും അവർക്ക് പറയുവാനില്ല. ഇവരൊക്കെ വലിയ ശുദ്ധന്മാരായ ആളുകളാണ്, നാം നമ്മുടെ നീചത്വം കൈവിടുവാനും പോകുന്നില്ല. ആ സ്ഥിതിക്ക് ഇരുകൂട്ടരും ഈ നാട്ടിൽ ഒത്തു പോകുവാൻ മാർഗമില്ല. അതുകൊണ്ട് ഇവരെ -ലൂത്വ് (അ)-നെയും അദ്ദേഹത്തിന്റെ ആൾക്കാരെയും - ഈ നാട്ടിൽ നിന്ന് പുറത്താക്കുക. എന്നാൽ നമുക്കിവിടെ സ്വൈരമായി കഴിഞ്ഞുകൂടാമല്ലോ. എന്നിങ്ങിനെ അവർ തമ്മതമ്മിൽ പറയുകയാണ് ചെയ്തത്. പരിഹാസവും, ധിക്കാരവും അല്ലാതെ അവരിൽ നിന്ന് പ്രകടമായില്ല.
7:83–84

فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ

وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ

(83) അപ്പോൾ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെയുള്ള അദ്ദേഹത്തിന്റെ ആൾക്കാരെയും നാം രക്ഷപ്പെടുത്തി; അവൾ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരിൽ പെട്ടവളായിത്തീർന്നു. (84) അവരുടെമേൽ നാം ഒരു (തരം) മഴ വർഷിപ്പിക്കുകയും ചെയ്തു. അപ്പോൾ നോക്കൂ, (ആ) കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന്. (83) എന്നിട്ട് (അങ്ങിനെ, അപ്പോൾ) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ ആൾക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ)യെ ഒഴികെ ك َ ان َ ت ْ അവളായിത്തീർന്നു ശേഷിച്ചവരിൽ---കഴിഞ്ഞുപോയവരിൽ---പെട്ട(-വൾ) (84) നാം വർഷിപ്പിക്കുകയും ചെയ്തു അവരുടെ മേൽ م َ ط َ رًا ഒരു അപ്പോൾ നോക്കൂ എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്ന് കലാശം, പര്യവസാനം കുറ്റവാളികളുടെ ആ ജനത അവരുടെ തോന്നിയവാസവും ധിക്കാരവും കൈവിടുവാ ൻ ഭാവമില്ലെന്നു സ്പഷ്ടമായി, ആ അവസരത്തിൽ, ലൂത്വ് നബി (അ)-യോടും, അദ്ദേഹത്തിന്റെ ആൾക്കാരോടും ഒരു രാത്രി ആ നാടു വിട്ടുപോയിക്കൊള്ളുവാൻ അല്ലാഹു കൽപിച്ചു. ആരും വഴിയിൽവെച്ചു തിരിഞ്ഞുനോക്കരുതെന്നും, ന്റ ഭാര്യ ഇതിൽ നിന്നും ഒഴിവാണെന്നും, അവൾക്ക് ശിക്ഷ ബാധിക്കുന്നതാണെന്നും, പ്രഭാതവേളയിൽ ആ ജനത ശിക്ഷക്കു വിധേയമാകുമെന്നും അറിയിച്ചു (11:81). അങ്ങിനെ, ലൂത്വ് നബി (അ)യും കൂട്ടരും രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രു കിഴവി മാത്രം അവരൊന്നിച്ചുപോയി രക്ഷപ്പെട്ടില്ല. അവൾ ആ ജനതയുടെ പക്ഷക്കാരിയായിരുന്നു. അവൾ അവരുടെ കൂട്ടത്തിൽ അവശേഷിച്ചു ശിക്ഷയിൽ അകപ്പെടുകയാണുണ്ടായത്. ഈ ജനതക്ക് ബാധിച്ച ശിക്ഷയെപറ്റി "ഒരു തരം മഴ' എന്നു മാത്രമേ ഇവിടെ അല്ലാഹു പറഞ്ഞിട്ടുള്ളൂ. എങ്കിലും, അത് ഒരു തരം കല്ലുമഴയായിരുന്നുവെന്നും, അതിനെത്തുടർന്ന് ആ രാജ്യം മുഴുവനും അടിമേലായി മറിക്കപ്പെട്ടുവെന്നും വേറെ സ്ഥലങ്ങളിൽ (11:82ലും മറ്റും) പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ചുരുക്കം മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നംല്, ദാരിയാത്ത്, ഹൂദ്, ഹിജ്ർ എന്നീ സൂറത്തുകളിൽ കൂടുതൽ വിവരം കാണാവുന്നതാണ്. വിഭാഗം -
7:85–87

وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ

وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ

(85) മദ്യനിലേക്ക് അവരുടെ (മദ്യൻകാരുടെ) സഹോദരൻ (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങളുടെ റബ്ബിങ്കൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ, നിങ്ങൾ അളത്തവും, തൂക്കവും (ജനങ്ങൾക്ക്) പൂർത്തിയാക്കികൊടുക്കുവിൻ, മനുഷ്യർക്ക് അവരുടെ സാധനങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമി യെ നന്നാക്കിത്തീർത്തതിനു ശേഷം, നിങ്ങളതിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്. അത് നിങ്ങൾക്ക് ഉത്തമമത്രെ--നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ! (86) "(ജനങ്ങളെ) ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ എല്ലാ പാതകളിലും ഇരിക്കുകയും ചെയ്യരുത്; അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവനിൽ വിശ്വസിച്ചവരെ തിരിച്ചു വിട്ടുകൊണ്ടും, അതിന് വളവ് (ഉണ്ടായിരിക്കുവാൻ) ആഗ്രഹിച്ചുകൊണ്ടും (ഇരിക്കരുത്). നിങ്ങൾ അൽപം ആളുകളായിരുന്നിട്ട് നിങ്ങളെ അവൻ വർദ്ധിപ്പിച്ചു തന്നത് നിങ്ങൾ ഓർക്കുവിൻ. കുഴപ്പമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുവിൻ. (87) "ഞാൻ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ, നിങ്ങളിൽ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കിൽ, എന്നാൽ - നമുക്കിടയിൽ അല്ലാഹു വിധി കൽപിക്കുന്നതുവരെ ക്ഷമിക്കുവിൻ. അവൻ വിധികർത്താക്കളിൽ ഏറ്റവും ഉത്തമനായുള്ളവനത്രെ'. )ഉ?, )ഉ?,)ഉ?, )ഉ?, (85) മദ്യനിലേക്കും അവരുടെ സഹോദരനെ അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ َ َّ اللها നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്കില്ല ഒരു ഇലാഹും, ആരാധ്യനുംതന്നെ അവനല്ലാതെ നിങ്ങൾക്ക് വന്നിട്ടുണ്ട്, തീർച്ചയായും വന്നിരിക്കുന്നു (വ്യക്തമായ)-തെളിവ് നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അതിനാൽ നിങ്ങൾ നിറവേറ്റിക്കൊടുക്കുവിൻ അളവ്, അളത്തം തൂക്കവും, തുലാസും നിങ്ങൾ നഷ്ടപ്പെടുത്തുക(-കുറക്കുക)യും ചെയ്യരുത് الن َّ اس َ മനുഷ്യർക്ക് അവരുടെ വസ്തു(-സാധനം)-ക്കളെ നിങ്ങൾ നാശം (കുഴപ്പം) ഉണ്ടാക്കരുത് الأر ْ ض ِ في ِ ഭൂമിയിൽ إ ِ ص ْ لاح അതിനെ നന്നാക്കിയതിനുശേഷം അത് (മുകളിൽ പറഞ്ഞത്) നിങ്ങൾക്ക് ഉത്തമമാകുന്നു നിങ്ങളാണെങ്കിൽ വിശ്വസിക്കുന്നവർ (സത്യവിശ്വാസികൾ) (86) നിങ്ങൾ ഇരിക്കുകയും ചെയ്യരുത് എല്ലാ പാത(-വഴി)യിലും നിങ്ങൾ ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങൾ തിരിച്ചു വിട്ടു(-തട്ടി വിട്ടു)-കൊണ്ടും മാർഗത്തിൽ നിന്ന് ِ َّ اللها അല്ലാഹുവിന്റെ അവനിൽ വിശ്വസിച്ചവരെ നിങ്ങൾ അതിനെതേടി (അതിന് ആഗ്രഹിച്ച്)-കൊണ്ടും വളഞ്ഞതായി(-രിക്കുവാൻ), വളവ്(ഉണ്ടാകുവാൻ) നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ നിങ്ങൾ ആയിരുന്നതിനെ ق َ ل ِ يلا അൽപം (ആളുകൾ) എന്നിട്ട് അവൻ നിങ്ങളെ പെരുപ്പിച്ചു, വർദ്ധിപ്പിച്ചു നിങ്ങൾ നോക്കുകയും ചെയ്യുവിൻ എങ്ങിനെ ആയിരുന്നുവെന്ന് പര്യവസാനം, കലാശം കുഴപ്പക്കാരുടെ, നാശക്കാരുടെ (87) ആകുന്നുവെങ്കിൽ നിങ്ങളിൽ നിന്ന് ഒരു വിഭാഗം آم َ ن ُ وا അവർ വിശ്വസിച്ചു ب ِ ا َّ ِ ي യാതൊന്നിൽ ഞാൻ അതുമായി അയക്കപ്പെട്ടു ഒരു വിഭാഗം വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) എന്നാൽ നിങ്ങൾ ക്ഷമിക്കുക വിധിക്കുന്നതുവരെ ُ َّ اللها അല്ലാഹു നമുക്കിടയിൽ و َ ه ُ و َ അവനാകട്ടെ വിധികർത്താക്കളിൽ ഉത്തമനാകുന്നു ഉൾക്കടലി ( ) നും, ലൂത്വ് കടൽ എന്ന ചാവുകടലിനും ഇടയിൽ കിഴക്കുഭാഗത്തു ( معان )-നും, പടിഞ്ഞാറു ഭാഗത്ത് സീനാ മരുഭൂമിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു മദ്യൻ ( ) ഇബ്റാഹീം നബി (അ)യുടെ ഒരു ഭാര്യയായിരുന്ന കൊതൂറ ( قطورة )-യിൽ ജനിച്ച മദ്യൻ (മിദ്യാൻ) എന്ന പുത്രന്റെ ( ) മുൻകാലത്ത് (ഏലാത്ത്) എന്നായിരുന്നു ഇതിന് പേര് പറയെ പ്പട്ടിരുന്നത്. ( ) പടം 1 നോക്കുക. ബൈബ്ളിൽ പറയുന്ന മിദ്യാനും മദ്യനും ന്നുതന്നെ. സന്തതികളായിരുന്നു മദ്യൻ നിവാസികളെന്നും, ഗോത്രപി -താവിന്റെ നാമത്തിൽ ആ സ്ഥലം അറിയപ്പെട്ടുവന്നുവെന്നും പറയപ്പെടുന്നു. الله اعلم മദ്യൻകാരിലേക്ക് അവരിൽ ഒരാളായ നബി(അ) റസൂലായി നിയോഗിക്കപ്പെട്ടു. സൂ: ക്വസ്വസ്വിൽ പ്രസ്താവിച്ച പ്രകാരം, മൂസാ (അ) ഈജിപ്തിൽ നിന്ന് മദ്യനി ൽ അഭയാർത്ഥിയായി ചെന്നപ്പോൾ അദ്ദേഹത്തിന് അഭയം നൽകിയതും, മകളെ വിവാഹം കഴിച്ചുകൊടുത്തതുമായ വൃദ്ധൻ നബി (അ) ആയിരുന്നുവെന്നാണ് പല ക്വുർ-ആൻ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. ബൈബ്ളിൽ ഈ വൃദ്ധന്റെ പേർ യിത്രോ ( يترون ) എന്നാണ് കാണുന്നത്. ഇദ്ദേഹത്തിന് രെയുവേൽ ( رعوئيل ) എന്ന് ഒരു മറുപേരും ഉണ്ടായിരുന്നത്രെ. വാസ്തവം അല്ലാഹുവിന്നറിയാം. എല്ലാ റസൂലുകളുടെയും പ്രബോധന വിഷയങ്ങളിൽ പ്രഥമ പ്രധാനമായത് തൗഹീദ് തന്നെ. അതോടുകൂടി, ഓരോ റസൂലിനും അവരവരുടെ സമുദായത്തിൽ പടർന്നു പിടിച്ചിട്ടുള്ള തെറ്റായ വിശ്വാസാചാരങ്ങളെയും, ദുർന്നടപ്പുകളെയും കുറിച്ച് പ്രത്യേകം ഉപദേശിക്കുകയും, ആക്ഷേപിക്കുകയും ചെയ്യേണ്ടതുമുണ്ടായിരിക്കും. ലൂത്വ് നബി (അ)-യുടെ ജനതയിൽ പ്രചാരത്തിലുണ്ടായിരുന്ന ആ മൃഗീ -യമായ ദുർവൃത്തിയെപറ്റി അദ്ദേഹം അവരെ ഉപദേശിച്ചത് നാം കണ്ടു. അതുപോലെ, നബി (അ) അദ്ദേഹത്തിന്റെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചതിനെത്തുടർന്ന് അവരിൽ നിലവിലുണ്ടായിരുന്ന ചില അഴിമതികളെപറ്റി അവരെ ഗുണദോഷിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണം, അവനല്ലാതെ വേറെ ആരാധ്യനില്ല എന്നു പറഞ്ഞശേഷം "നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ തെളി -വുവന്നിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറ്റു വിഷയങ്ങളിലേക്ക് പ്രവേശിക്കുന്നത്. സ്വാലിഹ് നബി (അ) ന്റ ജനതക്ക് നൽകിയ ഉപദേശത്തിലും ഈ കാര്യം ഉണർത്തിയിട്ടുണ്ട്. പക്ഷേ, അവിടെ തിനെത്തുടർന്ന് "ഇതാ നിങ്ങൾക്ക് ദൃഷ്ടാന്തമായി അല്ലാഹുവിന്റെ ഒട്ടകം' اللها ً ة َ يآ ) എന്നുകൂടി പറഞ്ഞിരിക്കുന്നു. ഇവിടെ നബി (അ)-യുടെ സത്യതക്ക് ദൃഷ്ടാന്തമായി ഒരു പ്രത്യേക ദൃഷ്ടാന്തമൊന്നും പറയപ്പെട്ടിട്ടില്ല. അതുകൊണ്ട് തൗഹീദിന്റെ അനിവാര്യതക്കും പ്രവാചകന്റെ സത്യതക്കും സാക്ഷ്യം വഹിക്കുന്ന-- -ബുദ്ധിപരമോ, പ്രകൃതിപരമോ ആയതെളിവുകളെ പൊതുവിൽ ഉദ്ദേശിച്ചുകൊണ്ടായിരിക്കാം ഇവിടെ "നിങ്ങൾക്ക് തെളിവ് വന്നിരിക്കുന്നു' വെന്ന് പറഞ്ഞത്. പക്ഷേ, നബി ഒരു ഹദീഥിൽ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ജനങ്ങൾ വിശ്വസിക്കത്തക്ക ദൃഷ്ടാന്തങ്ങൾ വല്ലതും നൽകപ്പെട്ടിട്ടില്ലാത്ത ഒരു പ്രവാചകനുമില്ല. എനിക്ക് നൽകപ്പെട്ടിരിക്കുന്നത് അല്ലാഹു എനിക്ക് നൽകിയ വഹ്യ് ( ക്വുർ-ആൻ) തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്തുനാളിൽ അവരെക്കാളെല്ലാം അധികം അനുയായികൾ ഉള്ളവൻ ഞാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' (ബു; മു). ഓരോ നബിമാർക്കും സ്വന്തം ചുറ്റുപാടിനും പരിതഃസ്ഥിതിക്കും അനുസ -രിച്ച് ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിരിക്കുമെന്നാണ് ഈ ഹദീഥിൽ നിന്ന് മനസ്സിലാവുന്നത്. അതനുസരിച്ച് നബി (അ)ക്കും വല്ല പ്രത്യേക ദൃഷ്ടാന്തവും നൽകപ്പെട്ടിരിക്കുന്നുവെന്നും, അതിനെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്നും വ രാം. വാസ്തവം അല്ലാഹുവിന്നറിയാം. അനന്തരം, മദ്യൻ നിവാസികളിൽ പ്രചാരത്തിലുണ്ടായിരുന്ന അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിരമിക്കുവാൻ അദ്ദേഹം അവരെ ഉപദേശിക്കുന്നു . 1-ാമത്തെ ഉപദേശം, ജനങ്ങൾക്ക് അളവും തൂക്കവും ക്കാടുക്കണമെന്നും, ജനങ്ങൾക് ക് അവരുടെ സാധനങ്ങൾ തന്നുമാകുന്നു. അളവിലും തൂക്കത്തിലും കൃത്രിമം നടത്തൽ അവരിൽ സർവ്വസാധാരണമായിരുന്നതുകൊണ്ടാണ് അദ്ദേഹം ഈ ഉപദേശം നൽകുന്നതെന്ന് വ്യക്തമാണ്. നബി (അ)- യുടെ ഈ ഉപദേശത്തെ ധിക്കരിച്ചുകൊണ്ട് ആ സമുദായം അദ്ദേഹത്തോട് നടത്തിയ തർക്കങ്ങളും, വാക്കേറ്റങ്ങളും സൂറത്ത് ഹൂദിൽ അല്ലാഹു ഉദ്ധരിച്ചു കാണാം. അവ പരിശോധിച്ചാൽ, ആ വിഷയത്തിൽ ആ ജനത എത്രമാത്രം അതിരു ക വിഞ്ഞുപോയിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. "ഞങ്ങളുടെ ധനത്തിൽ ഞങ്ങളുടെ ഇഷ്ടംപോലെ പ്രവർത്തിക്കുന്നത് തടയുവാൻ നിന്റെ നിസ്കാരമാണോ നി ന്നോട് കൽപിക്കുന്നത്?!' എന്നുവരെ അവർ പറയുകയുണ്ടായി. (ഹൂദ് 87 മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസം കൂടാതെ ഇന്നു നമ്മുടെ നാടുകളിലെ അവസ്ഥയും ഏറെക്കുറെ ഇതുതന്നെ. ക്വുർ-ആനിലും ഹദീഥിലും അതികർശന -മായി വിരോധിക്കപെട്ടിട്ടുള്ള സ്ഥിതിക്ക് മറ്റാരെക്കാളും ഈ പാതകത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ ബാധ്യസ്ഥരാണ് മുസ്ലിംകൾ. എന്നിട്ടും അനുഭവംവെച്ചു മുസ്ലിം സമുദായത്തിൽപെട്ടവരും മറ്റുള്ളവരെപോലെ അതിൽ പറയേണ്ടിവന്നത് വ്യസനകരം തന്നെ. 2--ാമത്തെ ഉപദേശം, ഭൂമിയെ നന്നാക്കിത്തീർത്തശേഷം അതിൽ കുഴപ്പവും നാശവും ഉണ്ടാക്കരുത് എന്നത്രെ. പ്രകൃതി വ്യവസ്ഥകൾ, നീതിന്യായ വ്യവസ്ഥകൾ, പ്രമാണങ്ങൾ മുഖേനയുള്ള വിധിവിലക്കുകൾ ആദിയായവ വഴി ല്ലാഹു -ഭൂമിയിൽ നടപ്പാക്കിയിട്ടുള്ള സാന്മാർഗിക പരിധികളെ ലംഘിക്കുമാറുള്ള എല്ലാതരം നടപടികളും ഭൂമിയിൽ കുഴപ്പമുണ്ടാക്കൽ തന്നെ. മദ്യൻകാരെ സംബന്ധിച്ചു പറയുകയാണെങ്കിൽ, വഴിപോക്കരെ അക്രമിക്കുക, പിടിച്ചുപറിക്കുക, ചുങ്കം വാങ്ങൽ തുടങ്ങിയ പല അക്രമങ്ങളും അവരിലുണ്ടായിരുന്നു. പരിഷ്കൃത യുഗമെന്നു ഘോഷിക്കുന്ന ഇക്കാലത്തെ സ്ഥിതിയും അതിൽ നിന്നു ഒട്ടും വ്യത്യസ്തമല്ല. അത്തരം കുഴപ്പങ്ങളും അക്രമങ്ങളും എണ്ണത്തിലും വണ്ണത്തിലും ശരിയായ അർത്ഥത്തിലുള്ള സ്വൈര ജീവിതംപോലും മനുഷ്യന് ക്കാണ്ടിരിക്കുകയാണ്. അപ്പോൾ, ഈ ഉപദേശത്തെത്തുടർന്നുകൊണ്ട് "നിങ്ങൾ വിശ്വാസികളാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം എന്ന് (അ) പറഞ്ഞത് എത്രമാത്രം അർത്ഥഗർഭമാണെന്ന് ആലോചിച്ചു നോക്കുക! 3--ാമതായി, വഴികളിലിരുന്നു ആളുകളെ ഭീഷണിപ്പെടുത്ത -രുതെന്നും, അല്ലാഹുവിൽ വിശ്വസിച്ച സത്യവിശ്വാസികളെ വഴിതെറ്റിക്കുവാൻ ശ്രമിക്കരുതെന്നും, അല്ലാഹുവിന്റെ നേരായ മാർഗം വളവും വക്രതയുമുള്ളതായിരിക്കു -വാൻ ആഗ്രഹിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. വഴിപോക്കരെ ഭീഷണിപ്പെടുത്തി അവരുടെ വസ്തുക്കൾ കൈക്കലാക്കുക, ചരക്കുകളുമായി പോകുന്നവരിൽ നിന്ന് ചുങ്കം വസൂലാക്കുക, നബി (അ)-യുമായി ബന്ധപ്പെടുന്നവരെ മുടക്കം ചെയ്യുക, അദ്ദേഹത്തിന്റെ പേരിൽ കള്ളം പറയുക, അദ്ദേഹത്തിന്റെ അധ്യാപനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുക എന്നിങ്ങനെ പലതും അവർ ചെയ്തിരുന്നതായി ചില രിവായത്തുകളിൽ നിന്ന് മനസ്സിലാകുന്നു. ഏറെക്കുറെ അവയെല്ലാം നബി -യുടെ കാലത്തുള്ള മുശ്രിക്കുകളുടെയും പതിവായിരുന്നു. അന്നത്തെ മുശ്രിക്കുകളുടെ കാലം ഇരി -ക്കട്ടെ, ഇന്നത്തെ ജനങ്ങളുടെ അവസ്ഥതന്നെ ആലോചിച്ചു നോക്കുക! പാലെയുള്ള അക്രമങ്ങളും അഴിമതികളും എണ്ണത്തിലും വണ്ണത്തിലും അധിക -രിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിനൊത്തവിധം അവയുടെ സ്വഭാവത്തിൽ മാറ്റം കാണാമെന്നുമാത്രം. മറ്റൊരു വ്യത്യാസം കൂടി കാണാം. നബിമാരുടെ കാലത്ത് അവരിൽ വിശ്വസിച്ച സത്യവിശ്വാസികൾക്ക് അതിലൊന്നും പങ്കുണ്ടായിരിക്കുക -യില്ല. ഇന്നാകട്ടെ, മുഹമ്മദ് നബി യിൽ വിശ്വസിക്കുകയും, മുസ്ലിംകളെന്ന് അവകാശപ്പെടുക യും ചെയ്യുന്നവരിൽ പോലും ഇത്തരം തോന്നിയവാസങ്ങളിലും അഴിമതികളിലും പങ്കുവഹിക്കുന്നവരുണ്ട്. അപ്പോൾ, ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുമ്പ് (അ) മദ്യൻ നിവാസികളായ ഒരു ചെറിയ സമുദായത്തിന് നൽകിയ ഉപദേശ -ങ്ങൾ ലോകാവസാനംവരെ നിലനിൽക്കുന്ന വിശുദ്ധ ക്വുർ-ആനിൽ ഇത്ര വിസ്തരിച്ചു പറഞ്ഞുതന്നതിന്റെ യുക്തി ഇതിൽനിന്നൊക്കെ വ്യക്തമാണ്. മുൻകഴിഞ്ഞ പ്രവാചക -ന്മാരുടെയും, അവരുടെ സമുദായങ്ങളുടെയും ചരിത്രം അല്ലാഹു ക്വുർ-ആനിൽ വിവരിച്ചു തരുന്നതിന്റെ ഉദ്ദേശ്യം, ക്വുർ-ആൻ നിലവിലുള്ള കാലത്തോളം അതിന്റെ ആവശ്യകതയും നിലവിലുള്ളതുകൊണ്ടാണല്ലോ. അതെ, അവരുടെ കഥകളിൽ സൽബു -ദ്ധിയുള്ള ആളുകൾക്ക് ചിന്തിച്ചു മനസ്സിലാക്കുവാനുണ്ട്. الأل ْ ب َ اب ِ لأو മുമ്പ് നിങ്ങൾ വളരെ കുറഞ്ഞ ആളുകളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ നിങ്ങളെ അല്ലാഹു ജനതയാക്കി അനുഗ്രഹിച്ചിരിക്കുന്നു. അതിൽ നിങ്ങൾ അവനോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്. നന്ദിക്കു പകരം മേ ൽ പറഞ്ഞത് പോലെയുള്ള കുഴപ്പ പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കുവാനാണ് നിങ്ങൾ മുതിരുന്നതെങ്കിൽ മുമ്പ് അങ്ങിനെയുള്ളവർക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെയായിരിക്കും നിങ്ങൾക്കും അനുഭവപ്പെടുക. ഇത്രയൊക്കെ ഉപദേശിച്ചിട്ടും-- -മുമ്പ് വിശ്വസിച്ചു കഴിഞ്ഞ ചുരുക്കം ചിലരല്ലാതെ---നിങ്ങൾ സത്യം സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നിങ്ങൾ കണ്ടറിയുകതന്നെ ചെയ്യും. എന്നൊക്കെയാ ണ് പിന്നീട് (അ) അവരോട് പറഞ്ഞതിന്റെ സാരം. ഇതെല്ലാം അദ്ദേഹം രിക്കലോ, ഒരു രംഗത്ത്വെച്ചോ മാത്രം ഉപദേശിച്ചതല്ലെന്നും, പലപ്പോഴും ഉപദേശിച്ചു കൊണ്ടിരുന്നതിന്റെ രത്നച്ചുരുക്കമാണെന്നും പറയേണ്ടതില്ല. എന്നാൽ, ആ സമുദായത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന നേതാക്കൾ അതിന് നൽകിയ മറുപടി നോക്കുക ! അല്ലാഹു പറയുന്നു:- ജുസ്-ഉ് - 9
7:88

۞قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ

(88) അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്നും അഹംഭാവം നടിച്ചവരായ പ്രധാനികൾ പറഞ്ഞു: നിന്നോടൊപ്പം വിശ്വസിച്ചിട്ടുള്ളവരെയും ഞങ്ങളുടെ രാജ്യത്തുനിന്ന് ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും; അല്ലെങ്കിൽ, നിങ്ങൾ ഞങ്ങളുടെ മാർഗത്തിൽ മടങ്ങി വരുക തന്നെ വേണം. അദ്ദേഹം പറഞ്ഞു: " ഞങ്ങൾ (അത്) വെറുക്കുന്നവരായിരുന്നാലുമോ?! (88) പ്രധാനികൾ പറഞ്ഞു അഹംഭാവം നടിച്ചവരായ അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് നിശ്ചയമായും ഞങ്ങൾ നിന്നെ പുറത്താക്കും വിശ്വസിച്ചവരെയും م َ ع َ ك َ നിന്റെകൂടെ ഞങ്ങളുടെ രാജ്യത്തു നിന്ന് അല്ലെങ്കിൽ നിങ്ങൾ മടങ്ങുക (തിരിച്ചുവരുക)-തന്നെ ചെയ്യണം ഞങ്ങളുടെ മാർഗത്തിൽ (മത നടപടിയിലേക്ക്) َ لا َ ق അദ്ദേഹം പറഞ്ഞു ഞങ്ങളായിരുന്നാലുമോ വെറുക്കുന്നവർ, തൃപ്തിപ്പെടാത്തവർ
7:89

قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ

(89) "നിങ്ങളുടെ മാർഗത്തിൽ, നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിനു ശേഷം, ഞങ്ങൾ മടങ്ങിവരുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അല്ലാഹുവിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്. "അതിൽ മടങ്ങിവരുകയെന്നത് ഞങ്ങൾക്ക് (ഒരിക്കലും) പാടില്ലാത്തതാകുന്നു; ഞങ്ങളുടെ റബ്ബായ അല്ലാഹു (അങ്ങിനെ) ഉദ്ദേശിക്കുന്നതായാലല്ലാതെ. ഞങ്ങളുടെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. ധ എല്ലാം അവന്റെ അറിവിൽ ഉൾപെടുന്നു പ . അല്ലാഹുവിന്റെ മേൽ ഞങ്ങൾ (എല്ലാം) ഭരമേൽപിച്ചിരിക്കുന്നു. "ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്കും, ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ യഥാർത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നൽകേണമേ! നീ തുറവി നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു'. (89) തീർച്ചയായും ഞങ്ങൾ കെട്ടിച്ചമച്ചു َ 9 َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ വ്യാജം ഞങ്ങൾ മടങ്ങിയാൽ നിങ്ങളുടെ മാർഗത്തിൽ, മതത്തിലേക്ക് ب َ ع ْ د َ ശേഷം االله ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയതിന് ْ َ ا م ِ അതിൽ നിന്ന് ആകുകയില്ല (പാടില്ല) ل َ ن َ ا ഞങ്ങൾക്ക് ഞങ്ങൾ മടങ്ങിവരൽ َ ا ف ِ അതിൽ ഉദ്ദേശിക്കുന്നതായാലല്ലാതെ اللها ഞങ്ങളുടെ റബ്ബായ അല്ലാഹു و َ س ِ ع َ വിശാലമായിരിക്കുന്നു ഞങ്ങളുടെ (നമ്മുടെ) റബ്ബ് എല്ലാവസ്തുവിനും അറിവാൽ, അറിവുകൊണ്ട് َ 9 َ ع ِ َّ اللها അല്ലാഹുവിന്റെ മേൽ ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നു ഞങ്ങളുടെ റബ്ബേ തുറന്നു (തുറവിയാക്കി) തരേണമേ ഞങ്ങൾക്കിടയിൽ ഞങ്ങളുടെ ജനങ്ങൾക്കിടയിലും യഥാർത്ഥപ്രകാരം, ന്യായമനുസരിച്ച് നീയാകട്ടെ തുറന്നു (തുറവിയാക്കി) തരുന്നവരിൽ ഉത്തമനാകുന്നു നബി (അ) അവരെ ഉപദേശിക്കുകയും സത്യത്തിലേക്ക് ക്ഷ ണിക്കുകയും ചെയ്തപ്പോൾ ആ നാട്ടിലെ പ്രമാണിവർഗം- -അവരാണല്ലോ പൊതു ജനങ്ങളുടെ നേതൃത്വം വഹിക്കുന്നവർനൽകിയ മറുപടിയുടെ ആകെത്തുകയാണ് അല്ലാഹു ഉദ്ധരിക്കുന്നത്: നിന്നെയും നിന്റെ അനുയായികളെയുമൊക്കെ ഈ നാട്ടിൽ നിന്ന് ഞങ്ങൾ പുറത്താക്കുക, അല്ലാത്തപക്ഷം നിങ്ങൾ ഞങ്ങളുടെ മത മാർഗത്തിലേക്ക് തിരിച്ചു വരുക. ഈ രണ്ടിലൊന്ന് കൂടിയേകഴിയൂ. അഥ വാ നിങ്ങളുടെ മതം ഉപക്ഷിച്ചു ഞങ്ങളുടെ മതം നിങ്ങൾ സ്വീകരിക്കാത്തപക്ഷം നിങ്ങളെ -ഞങ്ങൾ നാട്ടിൽ നിന്ന് പുറത്താക്കാതിരിക്കുകയില്ല എന്നർത്ഥം. സത്യവും, ന്യായവും കൈവശമില്ലാത്ത ഗർവ്വിഷ്ഠരായ പ്രമാണിവർഗത്തിന് ഇതുപോലെയുള്ള ധിക്കാര വാക്കുകളും ഭീഷണികളുമല്ലാതെ മറ്റെന്താണ് പറയുവാനുള്ളത്?! ഈ ഭീഷണി മുമ്പിൽ പ്രവാചകനും സത്യവിശ്വാസികളും മുട്ടുകുത്തുമെന്നായിരിക്കും ആ വിഡ്ഢികളുടെ വിചാരം. അതേസ്വരത്തിലല്ലെങ്കിലും ആ കണക്കുകൂട്ടലിനെ അടിയോടെ പിഴുതെറിയുന്ന മറുപടിയായിരുന്നു (അ) അങ്ങോട്ട് നൽകിയത്. ഞങ്ങ ൾ ഞങ്ങളുടെ മാർഗം കൈവെടിഞ്ഞു നിങ്ങളുടെ മാർഗം സ്വീകരിക്കുകയാണല്ലോ നിങ്ങളുടെ ആവശ്യം. അതിന് ഞങ്ങൾ തയ്യാറില്ല. അക്കാര്യം സംഭവിക്കാനും പോകുന്നില്ല. നിങ്ങളുടെ മതം സ്വീകരിക്കുക എന്നതി ന്റെ അർത്ഥം, ഞങ്ങൾ ഇതുവരെ സ്വീകരിച്ചു വന്നത് അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കൃത്രിമ മാർഗമായിരുന്നുവെന്നാണല്ലോ. നിങ്ങളുടേത് പോലെ കെട്ടിച്ചമക്കപ്പെട്ട മാർഗമല്ല ഞങ്ങളുടേത്. അല്ലാഹു ഉദ്ദേശിച്ചാൽ എന്തും സംഭവിക്കുമെന്നത് ശരി. പക്ഷേ, തൽക്കാലം ഞങ്ങൾ ഞങ്ങളുടെ മതം കൈവിടുമെന്ന് നിങ്ങൾ കാത്തിരിക്കേ -−. പിന്നെ, ഞങ്ങളെ നാട്ടിൽ നിന്ന് നിങ്ങൾ പുറത്താക്കുമെന്നുള്ള ഭീഷണിയാണ് ബാക്കി -യുള്ളത്. അതിനെപറ്റി ഞങ്ങൾക്ക് ഭയമില്ല. കാരണം, അല്ലാഹു സർവ്വജ്ഞനാ -ണ്. ഞങ്ങളുടെ സർവ്വകാര്യങ്ങളും ഞങ്ങൾ അവനിൽ അർപ്പിച്ചിരിക്കുകയാണ് . അതിൽ വേണ്ടുന്ന നടപടി അവൻ എടുത്തുകൊള്ളും. എന്നൊക്കെയാണ് (അ) പറഞ്ഞതിലടങ്ങിയ ആശയം. അവർ ഭീഷണിക്കും അക്രമത്തിനും മുതിരുകയല്ലാതെ, സത്യാന്വേഷണത്തിനോ, വീണ്ടു വിചാരത്തിനോ തയ്യാറാകുമെന്ന പ്രതീക്ഷക്ക് വകയില്ലെന്ന് (അ) കണ്ടു. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ട റബ്ബേ! ഞങ്ങൾ ഇരുകൂട്ടർക്കുമിടയിൽ ഒരു തീരുമാനമുണ്ടാക്കി കാര്യം നബി (അ)-യിൽ വിശ്വസിച്ചിരുന്ന ആളുകൾ സ്വാഭാവികമായും ശിർക്കിന്റെ മാർഗം സ്വീകരിച്ചു വന്നവരായിരുന്നു. പ്രവാചകന്മാരെ സംബന്ധിച്ചിടത്തോളം പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പും അവർ ശിർക്കിന്റെ്ര പവർത്തനങ്ങളിൽ ഏർപ്പെടാറില്ലെന്ന് പൊതുവെ അറിയപ്പെട്ടതുമാണ്. എന്നിരിക്കെ, അദ്ദേഹത്തെയും സത്യവിശ്വാസികളെയും അഭിമൂഖികരിച്ചുകൊണ്ട് നിങ്ങൾ ഞങ്ങളുടെ മാർഗത്തിലേക്ക് മടങ്ങിവരണമെന്ന് അവിശ്വാസികളും, ഞങ്ങൾക്ക് അതിലേക്ക് മ ടങ്ങിവരുവാൻ നിവൃത്തിയില്ലെന്ന് നബി (അ)യും പറയുമ്പോൾ, അദ്ദേഹവും ഒരിക്കൽ അവരുടെ ശിർക്കിന്റെ മാർഗം സ്വീകരിച്ചിരുന്നുവെന്ന് വരുന്നില്ലേ? എന്നു വല്ലവർക്കും തോന്നിയേക്കാം. പ്രവാചകത്വം ലഭിക്കും മുമ്പ് പ്രവാചകന്മാർ ശിർക്കിൽ കപ്പെടാതെ അല്ലാഹു അവരെ കാത്തുരക്ഷിക്കുമെങ്കിലും, അക്കാലത്ത് അവർ തങ്ങളി ൽ നിന്നും ഭിന്നമായ ഒരു മാർഗത്തിലാണെന്ന് അവരെപറ്റി ജനങ്ങൾ കരുതി വരാ -റില്ല. പ്രവാചകത്വം ലഭിച്ചു തൗഹീദിന്റെ പ്രബോധനം ആരംഭിക്കുന്നതോടെയായിരിക്കും എതിർപ്പും ശത്രുതയും ആരംഭിക്കുന്നതും. അതുവരെ പ്രവാചകന്മാരെ അവ ർ ഒരു അന്യനായി ഗണിക്കാറില്ല. അവർക്ക് പ്രത്യേകമായ ഒരു കർമ പദ്ധതി ആരംഭിക്കുന്നത് പ്രവാചകത്വം മുതൽക്കായിരിക്കുമല്ലോ. നബി തിരുമേനി യുടെ സ്ഥിതിയും അങ്ങിനെത്തന്നെയായിരുന്നു. ശിർക്കിന്റെ പ്രവർത്തനങ്ങളിലോ, ജാഹിലിയ്യാ ദുരാചാരങ്ങളിലോ ഒന്നുംതന്നെ പ്രവാചകത്വത്തിന് മുമ്പും തിരുമേനി പങ്കെടുക്കുകയുണ്ടായിട്ടില്ല. അക്കാരണത്താൽ, ആരും തിരുമേനിയെ ഒരു പുതിയ മാർഗക്കാരനായി ആക്ഷേപിച്ചിരുന്നതുമില്ല. പ്രവാചകത്വം സിദ്ധിച്ചു തൗഹീദിന്റെ പ്രബോധനം ആരം -ഭിച്ചതോടെയാണ് എതിർപ്പുകൾ തലപൊക്കിയതും, മതത്തിൽ ഭിന്നിപ്പുണ്ടാക്കി എന്നുള്ള ആരോപണം തുടങ്ങിയതുമെല്ലാം.
7:90

وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ

(90) അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് അവിശ്വസിച്ചവരായ പ്രധാനികൾ പറയുകയും ചെയ്തു; "നിശ്ചയമായും, നിങ്ങൾ പിൻപറ്റുന്ന പക്ഷം, അപ്പോൾ നിങ്ങൾ നഷ്ടപ്പെട്ടവർ തന്നെയായിരിക്കും'. (90) َ لا َ ق َ و പറയുകയും ചെയ്തു لأ َ م ْ لا പ്രധാനികൾ അവിശ്വസിച്ച അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് നിങ്ങൾ പിൻപറ്റിയെങ്കിൽ എന്നാൽ (അപ്പോൾ) നിശ്ചയമായും നിങ്ങൾ നഷ്ടപ്പെട്ടവർ തന്നെ. സത്യത്തിനെതിരിൽ പ്രചാരണം നടത്തുന്നവരുടെ എല്ലാ കാലത്തുമുള്ള ഒരു പ്രചരണ മാർഗമാണിതും. സത്യം സ്വീകരിച്ചവരെ നിർബന്ധം കൊണ്ടും പിൻമടക്കുവാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനങ്ങെ ള അതിൽ നിന്ന് തടഞ്ഞു നിറുത്തുവാൻവേണ്ടി അത് സ്വീകരിച്ചു പോകരുത്, സ്വീക -രിച്ചാൽ പിഴച്ചുപോകും, പുരോഗതിയും മോക്ഷവും നഷ്ടപ്പെടും'. എന്നിങ്ങനെപറഞ്ഞുപരത്തുക. "നിങ്ങൾ ഞങ്ങളുടെ മാർഗത്തിലേക്ക് മടങ്ങാത്തപക്ഷം ഞങ്ങൾ നിങ്ങളെ നാട്ടി ൽ നിന്നു പുറത്താക്കു'മെന്ന ഭീഷണി മുഴക്കിയ വക്താക്കൾ ആ സമുദായത്തിലെ ഏറ്റവും കടുത്ത ധിക്കാരികളായിരുന്നുവെന്നും, പിൻപറ്റിയവർ നഷ്ടക്കാരായിത്തീരുമെന്ന് പ്രചാരണം നടത്തുന്നതിൽ അവരല്ലാത്തവർക്കും പങ്കുണ്ടായിരുന്നുവെന്നുമാണ് മനസ്സിലാകുന്നത്. കാരണം, ഭീഷണി മുഴക്കിയ പ്രധാ -നികളെപറ്റി പറഞ്ഞപ്പോൾ, അവരെ (അഹംഭാവം നടിച്ചവർ) എന്നും, പിൻപറ്റിയാൽ നഷ്ടക്കാരാകുമെന്നു പറഞ്ഞ പ്രധാനികളെപറ്റി പറഞ്ഞ -പ്പോൾ (അവിശ്വസിച്ചവർ) എന്നുമാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്.
7:91–92

فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ

(91) അപ്പോൾ, അവർക്ക് കഠിന കമ്പനം പിടിപെട്ടു. അങ്ങനെ, അവരുടെ വാസസ്ഥലത്ത് അവർ (കാലത്ത്) കമിഴ്ന്നു വീണവരായി! (92) വ്യാജമാക്കിയവർ---അവർ അവിടത്തിൽ നിവസിച്ചിട്ടില്ലാത്തതുപോലെ(യായി)! (അതെ) വ്യാജമാക്കിയവർ---അവർ തന്നെയായിരുന്നു നഷ്ടക്കാർ! (91) അപ്പോൾ അവരെ പിടികൂടി, അവർക്ക് പിടിപെട്ടു الر കഠിന കമ്പനം, കിടുകിടുക്കം, പ്രകമ്പനം അങ്ങനെ അവർ (കാലത്ത്)-ആയി അവരുടെ വസതിയിൽ, ഭവനത്തിൽ കമിഴ്ന്ന് (മറിഞ്ഞു) വീണവർ (92) വ്യാജമാക്കിയവർ അവർ താമസിച്ചിട്ടില്ലാത്തപോലെ, ഞങ്ങൾക്കിടയിൽ ഒരു തീരുമാനമുണ്ടാക്കിത്തരണേ എന്ന് (അ) പ്രാർത്ഥിച്ചിരുന്നുവല്ലോ. ആ പ്രാർത്ഥന സ്വീകരിച്ചുകൊണ്ട് അല്ലാഹു ഉണ്ടാക്കിയ തീരുമാനമായി ഒരു രാത്രി പെട്ടെന്ന് അതിഭയങ്കരമായ ഒരു പ്രകമ്പ നം! രാത്രി സുഖമാ യി കിടന്നുറങ്ങിയ അവർ പ്രഭാതം പുലർന്നപ്പോഴെക്കും തങ്ങളുടെ വസതികളിൽ മറിഞ്ഞു വീണു ചത്തൊടുങ്ങി. മുമ്പ് ആ നാട്ടിൽ അവരാരും താമസിച്ചിട്ടേ -യില്ലെന്ന് തോന്നുമാറ് ഒന്നടങ്കം അവർ നശിച്ചു. പിൻപറ്റുന്നവർ നഷ് ടക്കാരായിരിക്കുമെന്നാണ് അവർ പ്രചരിപ്പിച്ചിരുന്നത്. പക്ഷേ, നഷ്ടക്കാരായത് യഥാർത്ഥത്തിൽ അവർ തന്നെ. നബി (അ)യും സത്യവിശ്വാസികളും നേരത്തെത്ത ന്നെ രക്ഷപ്പെട്ടുവെന്നു പറയേണ്ടതില്ല. പൊതുശിക്ഷ വരുമ്പോൾ അതിന് മുമ്പായി്ര പവാചകനെയും അനുയായികളെയും രക്ഷപ്പെടുത്തുക അല്ലാഹുവിന്റെ പതിവാണ -ല്ലോ. മദ്യൻകാർക്ക് ബാധിച്ച ശിക്ഷയെപ്പറ്റി കഠിനമായ കമ്പനം ( الر എന്നാണ് ഇവിടെ പറഞ്ഞത്. സൂ: ഹൂദിൽ അതിനെപറ്റി ഘോരശബ്ദം ( الص എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ അതിശക്തമായ ഒരുതരം പൊട്ടിത്തെറിയോ, ഭൂകമ്പമോ ആയിരിക്കും അതെന്ന് കരുതാം. الله اعلم
7:93

فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ

(93) അപ്പോൾ, അദ്ദേഹം അവരിൽ നിന്ന് വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: എന്റെ ജനങ്ങളേ, തീർച്ചയായും, എന്റെ റബ്ബിന്റെ ദൗത്യങ്ങളെ ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ട്; നിങ്ങൾക്ക് ഞാൻ ഗുണം കാംക്ഷിക്കുക ധ ഉപദേശം നൽകുക പ യും ചെയ്തു. എന്നിരിക്കെ, അവിശ്വാസികളായ ഒരു ജനതയുടെ പേരിൽ ഞാൻ എങ്ങിനെ സങ്കടപ്പെടും?! (അതിനവകാശമില്ലല്ലോ) (93) َّബ ف َ ت َ و َ അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു അവരെ വിട്ട്, അവരിൽ നിന്ന് َ لا َ ق َ و അദ്ദേഹം പറയുകയും ചെയ്തു എന്റെ ജനങ്ങളേ തീർച്ചയായും ഞാൻ നിങ്ങൾക്ക് എത്തിച്ചിട്ടുണ്ട് ر ِ س َ الات ِ ദൗത്യങ്ങളെ ّ ِ യ َ ر എന്റെ റബ്ബിന്റെ ഞാൻ നിങ്ങൾക്ക് ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു അപ്പോൾ എങ്ങിനെ َ റآ ഞാൻ സങ്കടപ്പെടും, വ്യസനപ്പെടും ഒരു ജനതയുടെ മേൽ അവിശ്വാസികളായ ധന്യമായിരുന്നില്ലാത്തമാതിരി َ ا ف ِ അതിൽ, അവിടത്തിൽ വ്യാജമാക്കിയവർ അവർ തന്നെയായിരുന്നു നഷ്ടപ്പെട്ടവർ ഥമൂദ് ഗോത്രം ഒന്നടങ്കം ശിക്ഷയിൽപെട്ട് നശിച്ചപ്പോൾ സ്വാലിഹ് ന ബി (അ) അവരെ നോക്കി പറഞ്ഞതായി 79--ാം വചനത്തിൽ പ്രസ്താവിച്ചതു -പോലെയുള്ള വാക്കുകൾ തന്നെയാണ് (അ) അദ്ദേഹത്തിന്റെ ചത്തൊടുങ്ങിയ ജനത യെ നോക്കിയും പറഞ്ഞ -ത്. സന്ദർഭവശാൽ, രസകരമായ ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാട്ടുവാൻ ആഗ്രഹിക്കുന്നു. സ്വാലിഹ് നബി (അ) പറഞ്ഞതായി 79--ാം വചനത്തിൽ കണ്ടവാക്കുകൾ അദ്ദേഹം തന്റെ മരണമടഞ്ഞ ജനങ്ങളെ നോക്കിപ്പറഞ്ഞതല്ലെന്നും, പൊ തുശിക്ഷ ബാധിക്കുമ്പോൾ സ്വാഭാവികമായും ചിലരൊക്കെ അതിൽ നിന്നും രക്ഷപ്പെ അങ്ങിനെ രക്ഷപ്പെട്ടിരുന്ന ചിലരോടായിരുന്നു അദ്ദേഹം അത് പറഞ്ഞതെന്നുമൊക്കെ ചില ആളുകൾ പ്രസ്താവിച്ചതായി മുമ്പ് പറഞ്ഞുവല്ലോ. അത് ശ രിയല്ലെന്നും നാം അവിടെ ചൂണ്ടിക്കാട്ടി. എന്നാൽ, അതേ കൂട്ടർ -ആ പറഞ്ഞത് എന്തോ വചനത്തിന്റെ അർത്ഥം വിവരിക്കുന്ന കൂട്ടത്തിൽ ഇങ്ങിനെ എഴുതുന്നു: അന്തസ്സ് മാത്രമല്ല, സ്മാരകങ്ങൾകൂടി നശിച്ചുപോയി. ചുരുക്കത്തിൽ, അവിടെ അവർ തീരെ നിവസിക്കുകതന്നെ ചെയ് തിട്ടില്ലാത്തപോലെയായിത്തീർന്നു'. അപ്പോൾ പിന്നെ, നശിക്കാതെ ബാക്കിയാകുകയും സ്മരണ നില നിറുത്തുകയും ചെയ്ത ചില ആളുകളോടാണ് (അ) ഇത് പറ -ഞ്ഞതെന്നുവെക്കുവാൻ തരമില്ലല്ലോ. സ്വാലിഹ് നബി (അ)-യുടെ ജനതയെക്കുറി മാത്രം അങ്ങിനെ പറയുവാൻ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാകുന്നില്ല. വിഭാഗം - 12
7:94–95

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ

ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ

(94) ഒരു രാജ്യത്തും (തന്നെ) ഒരു നബിയെയും നാം അയച്ചിട്ടില്ല, അതിലെ ആൾക്കാരെ ദുരിതവും, കഷ്ടപ്പാടുംകൊണ്ട് നാം പിടികൂടാതെ; അവർ താഴ്മ കാണിക്കുവാൻ വേണ്ടി. (95) പിന്നീട്, തിന്മയുടെ സ്ഥാനത്ത് നാം നന്മയെ പകരമാക്കി. അങ്ങനെ, അവർ അഭിവൃദ്ധിപ്പെട്ടു; അവർ പറയുകയും ചെയ്തു; "നമ്മുടെ പിതാക്കളെ കഷ്ടാവസ്ഥയും, സന്തോഷാവസ്ഥയും ബാധിക്കുകയുണ്ടായിട്ടുണ്ട്. ധ അതുപോലെ നമുക്കും ബാധിച്ചുവെന്നു മാത്രം. പ ' അപ്പോൾ, അവർ അറിയാത്ത വിധത്തിൽ പെട്ടെന്ന് അവരെ നാം പിടിച്ചു (ശിക്ഷിച്ചു). (94) നാം അയച്ചിട്ടില്ല ഒരു രാജ്യത്തും ഒരു നബിയെയും നാം പിടിക്കാതെ അതിന്റെ ആൾക്കാരെ ദുരിതംകൊണ്ട് و َ الض َّ ر َّ اء ِ കഷ്ടപ്പാടും അവരാകുവാൻ വേണ്ടി, ആയേക്കാം അവർ താഴ്മ കാണിക്കും, വിനയപ്പെടും (95) പിന്നെ നാം പകരമാക്കി م َ ك َ ان َ സ്ഥാനത്ത് الس തിന്മയുടെ നന്മയെ അങ്ങനെ അവർ അഭിവൃദ്ധിപ്പെട്ടു, അവർ വളർച്ച പ്രാപിക്കുന്നതുവരെ അവർ പറയുകയും ചെയ്തു ബാധിച്ചിട്ടുണ്ട് നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ الض َّ ر َّ اء ُ കഷ്ടപ്പാട് (കഷ്ടാവസ്ഥ) സന്തോഷവും (സന്തോഷാവസ്ഥയും) അപ്പോൾ നാമവരെ പിടിച്ചു (ശിക്ഷിച്ചു) പെട്ടെന്ന് ْ ُ ന َ و അവരാകട്ടെ, അവരായിരിക്കെ അവർ അറിയുന്നില്ല. പ്രവാചകന്മാരെ ധിക്കരിച്ച ചില സമുദായങ്ങളുടെ ചരിത്രം പ്ര ത്യേകം പ്രത്യേകം എടുത്തു വിവരിച്ച ശേഷം, കഴിഞ്ഞുപോയ പല സമുദായങ്ങളെപറ്റി യും പൊതുവെയുള്ള ഒരു പ്രസ്താവനയാണിത്. പ്രവാചകന്മാർ സത്യത്തിലേ ക്ഷണിക്കുമ്പോൾ എതിർപ്പും നിഷേധവും കൂടാതെ ഒരു സമുദായവും അത് സ്വീകരിക്കുവാൻ തയ്യാറാകാറില്ല. പക്ഷേ, അക്കാരണത്താൽ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചു നശിപ്പിക്കുക പതിവില്ല. ആദ്യം അവനിൽ വിനയവും താഴ്മയും ഉണ്ടാക്കിത്തീർക്കുവാൻ വേണ്ടി അല്ലാഹു അവരുടെ ദേഹങ്ങളിലോ ധനത്തിലോ വല്ല കഷ്ടപ്പാടും വഴി പരീക്ഷണം നടത്തും. അതിൽ നിന്ന് അവർ പാഠംപഠിക്കാത്തപ്പോൾ തൽസ്ഥാനത്ത് അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നൽകി പരീക്ഷണം നടത്തും. ഈ അവസരത്തിൽ നന്ദിക്ക് പകരം നന്ദികേടും ധിക്കാരവുമായിരിക്കും അവരിൽ നിന്ന് പ്രകടമാകുക. സുഖ ദുഃഖങ്ങൾ നമുക്കുമാത്രമല്ല, മുമ്പുള്ളവർക്കും ഉണ്ടാകാറുള്ളതാണ്, അതു ലോക പ്രകൃതിയാണ്, അല്ലാതെ നമുക്ക് പ്രത്യേകമായുള്ളതൊന്നുമല്ല അവർ പറയുക. ചുരുക്കത്തിൽ തിന്മ ബാധിച്ചാലും നന്മ ബാധിച്ചാലും അതിൽ നിന്ന് പാഠം പഠിക്കുകയില്ല. അങ്ങനെ, അഭിവൃദ്ധിയിലും സന്തോഷത്തിലും വിഹരിച്ചുകൊണ്ടിരിക്കെയായിരിക്കും ഓർക്കാപ്പുറത്ത് അവർക്ക് പെട്ടെന്ന് ശിക്ഷകൾ വന്നുഭവിക്കുന്നത്. അപ്പോൾ, ഖേദിക്കും. പക്ഷേ, ഫലമുണ്ടാകയില്ല എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ സാരം. അല്ലാഹു തുടരുന്നു:-
7:96–97

وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ

أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ

(96) (ആ) രാജ്യക്കാർ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കിൽ, നാം അവർക്ക് ആകാശത്തു നിന്നും, ഭൂമിയിൽ നിന്നും "ബർക്കത്തുകൾ' അനുഗ്രഹാഭിവൃദ്ധികൾ തുറന്നുകൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവർ വ്യാജമാക്കുകയാണ് ചെയ്തത്; അതിനാൽ, അവർ (പ്രവർത്തിച്ചു) സമ്പാദിച്ചിരുന്നത് നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു). സത്യവിശ്വാസം സ്വീകരിച്ചും അല്ലാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിച്ചും ജീവിക്കാത്തത് കൊണ്ടാണ് അവർ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കിൽ, ആകാശത്ത് നിന്ന് മഴ മുതലായ അനുഗ്രഹങ്ങളും ഭൂമിയിൽ നിന്ന് ഉൽപന്നങ്ങളുടെ വർദ്ധനവ് മുതലായ അനുഗ്രഹങ്ങളും അവർക്ക് സുഭിക്ഷം ലഭി -ച്ചുകൊണ്ട് സുഖമായി കഴിയുമായിരുന്നുവെന്ന് സാരം. അല്ലാഹു ചോദിക്കുന്നു (97) അപ്പോൾ, തങ്ങൾ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയിൽ നമ്മുടെ ശിക്ഷ തങ്ങൾക്ക് വരുന്നതിനെക്കുറിച്ച് (ഭയപ്പെടാതെ) രാജ്യക്കാർ സമാധാനപ്പെട്ടിരിക്കുകയോ? (96) ആയിരുന്നെങ്കിൽ (ആ) രാജ്യക്കാർ آم َ ن ُ وا അവർ വിശ്വസിച്ചു അവർ സൂക്ഷിക്കുകയും ചെയ്തു(-വെങ്കിൽ) നാം തുറക്കുകതന്നെ ചെയ്യും അവർക്ക്, അവരിൽ അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളർച്ചകളെ الس ആകാശത്തു നിന്ന് و َ الأر ْ ض ِ ഭൂമിയിൽനിന്നും എങ്കിലും അവർ വ്യാജമാക്കി അപ്പോൾ നാമവരെ പിടിച്ചു അവർ ആയിരുന്നത്കൊണ്ട് അവർ സമ്പാദിക്കും, പ്രവർത്തിച്ചുവെക്കും (97) അപ്പോൾ സമാധാനപ്പെട്ടിരിക്കയോ, നിർഭയമായോ രാജ്യക്കാർ അവർക്ക് വരുന്നതിനെക്കുറിച്ച്, വന്നെത്തുന്നത് നമ്മുടെ ഗൗരവം, ശൗര്യം, ഊക്ക്, ശിക്ഷ രാത്രി വേളയിൽ, രാത്രിയിലെ ആക്രമണമായിട്ട് ْ ُ ന َ و അവരായിരിക്കെ ഉറങ്ങുന്നവർ
7:98–99

أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ

أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ

(98) തങ്ങൾ കളിച്ചുകൊണ്ടിരിക്കെ പൂർവ്വാഹ്ന (ഇളയുച്ച) വേളയിൽ തങ്ങൾക്ക് നമ്മുടെ ശിക്ഷ വരുന്നതിനെയും (ഭയപ്പെടാതെ) രാജ്യക്കാർ സമാധാനപ്പെട്ടിരിക്കുകയാണോ?! (99) (അതെ) അപ്പോൾ, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) അവർ സമാധാനപ്പെട്ടിരിക്കുകയോ?! എന്നാൽ, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) നഷ്ടപെട്ട ജനങ്ങളല്ലാതെ സമാധാനപ്പെട്ടിരിക്കുകയില്ല. (98) സമാധാനപ്പെടുകയും ചെയ്തുവോ (ചെയ്യുകയാണോ) രാജ്യക്കാർ അവർക്ക് വരുന്നതിനെ നമ്മുടെ ശിക്ഷ ً ض ُ പൂർവ്വാഹ്നത്തിൽ, ഇളയുച്ചക്ക് ْ ُ ന َ و അവരായിരിക്കെ അവർ കളിച്ചുകൊണ്ടിരിക്കും (99) അപ്പോൾ അവർ സമാധാനപ്പെട്ടുവോ, നിർഭയരായിരിക്കയോ ِ َّ اللها َ ر ْ ك َ م അല്ലാഹുവിന്റെ തന്ത്രത്തെ(-ക്കുറിച്ച്) എന്നാൽ സമാധാനപ്പെടുക(-ഭയപ്പെടാതിരിക്ക)-യില്ല اللها അല്ലാഹുവിന്റെ തന്ത്രത്തെ ജനങ്ങളല്ലാതെ നഷ്ടപ്പെട്ട, നഷ്ടക്കാരായ അവിശ്വാസികളും ദുർമാർഗികളുമായിരുന്ന പല രാജ്യക്കാരുടെയും സമുദായങ്ങളുടെയും അനുഭവങ്ങൾ മുമ്പ് വിവരിച്ചുവല്ലോ. അതുപോലെയുള്ള ചില ശിക്ഷാനടപടികൾ ഇവരിലും ഏതുസമയത്തും സംഭവിച്ചു കൂടായ്കയില്ലെ ഈ ജനങ്ങളും ഓർമിച്ചു കൊള്ളട്ടെ. ആ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ -ഞങ്ങൾക്കൊന്നും ബാധിക്കുകയില്ലെന്ന്സമാധാനിച്ചു കൊണ്ടിരിക്കുന്ന പക്ഷം, അത് വമ്പിച്ച നഷ്ടത്തിന് ഇടവരുത്തിയേക്കുമെന്ന് അല്ലാഹു അവിശ്വാസികളെ താക്കീത് ചെയ്കയാണ്. തങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണെന്നും, തങ്ങൾക്ക് ആരോടും ഉത്തരം പറ -യേണ്ടതില്ലെന്നും കരുതുന്നവർ മാത്രമേ അല്ലാഹുവിന്റെ ശിക്ഷയെക്കു -റിച്ച് ഭയപ്പെടാതെ നിർഭയരായിരിക്കയുള്ളൂ. ഹസൻ ബസ്വരി (റ) പറഞ്ഞതായി വദനം ചെയ്യപ്പെട്ട ഒരു വാക്യം വളരെ അർത്ഥവത്താകുന്നു: "സത്യവിശ്വാസി സൽപ്രവൃ -ത്തികൾ ചെയ്യുന്നത് ഭയപ്പാടോടും പേടിയോടും കൂടിയായിരിക്കും. തോ ന്നിയവാസി പാപങ്ങൾ ചെയ്യുന്നത് ഭയപ്പാടില്ലാതെ നിർഭയനായും കൊണ്ടായിരിക്കും'. വിഭാഗം - 13
7:100

أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ

(100) ഭൂമിയെ, അതിലെ (പൂർവ്വിക) ആൾക്കാരുടെ ശേഷം, അനന്തരാവകാശമെടുക്കുന്നവർക്ക് മാർഗദർശകമായി (വ്യക്തമായി) -ട്ടുമില്ലേ? നാം ഉദ്ദേശിക്കുന്ന പക്ഷം, അവരുടെ പാപങ്ങൾ നിമിത്തം നാം അവർക്ക് (ആപത്ത്) ബാധിപ്പിക്കുമെന്ന്! നാം അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെക്കുകയും ചെയ്യുന്നു; അപ്പോൾ അവർ കേൾക്കുകയില്ല. (100) മാർഗദർശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ അനന്തരമെടുക്കുന്നവർക്ക്, അനന്തരാവകാശികളായി വരുന്ന(- കൈകാര്യം ചെയ്യുന്ന)-വർക്ക് الأر ْ ض َ ഭൂമിയെ ശേഷം, ശേഷമായി അതിന്റെ ആൾക്കാരുടെ നാം ഉദ്ദേശിക്കുന്ന പക്ഷം അവർക്ക് നാം (ആപത്ത്) ബാധിപ്പിക്കും എന്ന് അവരുടെ പാപങ്ങൾ നിമിത്തം നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു) ُ ل ُ و അവരുടെ ഹൃദയങ്ങൾക്ക്, ഹൃദയങ്ങളുടെ മേൽ ْ ُ ف َ അപ്പോൾ അവർ, അങ്ങനെ അവർ കേൾക്കുകയില്ല (കേൾക്കുന്നില്ല) മുൻ സമുദായങ്ങളുടെ അനന്തരാവകാശികളും പിൻഗാമികളുമായി ഈ ഭൂമിയിൽ രംഗത്ത് വന്നിട്ടുള്ളവരാണല്ലോ ഈ അവിശ്വാസികൾ. അവരുടെ പാപങ്ങൾ നിമിത്തം അവരെ ശിക്ഷിച്ചതുപോലെ ഇവരെയും വേണമെങ്കിൽ നമുക്ക് ശിക്ഷി -ക്കാവുന്നതാണെന്ന് അവരുടെ ചരിത്രങ്ങളിൽ നിന്ന് ഇവർക്ക് വ്യക്തമായി മനസ്സിലായിട്ടില്ലേ?! പിന്നെയും വിശ്വസിക്കാതിരിക്കുകയാണ് ഇവർ. ഇവരുടെ ഹൃദ -യങ്ങൾക്ക് നാം മുദ്രവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സത്യയാഥാർത്ഥ്യങ്ങൾ അവർ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യാതിരിക്കുകയാണ് എന്ന് സാരം. അല്ലാഹു ഹൃദയങ്ങൾക്ക് മുദ്രവെക്കുക എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഒന്നിലധികം പ്രാവശ്യം മുമ്പ് നാം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അടുത്ത വചനത്തിൽ നിന്ന് ത ന്നെ അത് മനസ്സിലാക്കാം.
7:101

تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ

(101) ആ രാജ്യങ്ങൾ; അവയുടെ വൃത്താന്തങ്ങളിൽ നിന്ന് (ചിലതൊക്കെ) നാം നിനക്ക് തരുകയാണ്. തീർച്ചയായും, അവർക്ക് ധ ആ രാജ്യക്കാർക്ക് പ അവരുടെ റസൂലുകൾ വ്യക്തമായ തെളിവുകളുമായി ചെല്ലുകയുണ്ടായി. എന്നാൽ, മുമ്പ് അവർ യാതൊന്നിനെ വ്യാജമാക്കിയോ അതിൽ അവർ വിശ്വസിക്കു(-വാൻ തയ്യാറാകു)-കയുണ്ടായില്ല. അപ്രകാരം, അവിശ്വാസികളുടെ ഹൃദയങ്ങൾക്ക് അല്ലാഹു മുദ്ര കുത്തുന്നു. (101) രാജ്യങ്ങൾ നിനക്ക് നാം (കഥ) വിവരിച്ചു തരുന്നു അതിന്റെ വൃത്താന്ത(-വർത്തമാന)-ങ്ങളിൽ നിന്ന് തീർച്ചയായും അവർക്ക് വന്നിട്ടുണ്ട്, ചെല്ലുകയുണ്ടായി അവരുടെ റസൂലുകൾ തെളിവുകളുമായി എന്നിട്ട് അവർ (തയ്യാർ) ആയില്ല അവർ വിശ്വസിക്കുവാൻ അവർ വ്യാജമാക്കിയതിൽ, വ്യാജമാക്കിയതുകൊണ്ട് മുമ്പ്, മുമ്പേ അപ്രകാരം ُ َّ اللها അല്ലാഹു മുദ്രവെക്കുന്നു (വെക്കും) ഹൃദയങ്ങൾക്ക് അവിശ്വാസികളുടെ തെളിവുകളും ദൃഷ്ടാന്തങ്ങളും ധാരാളം ലഭിച്ചിട്ട് പിന്നെയും മുൻസ്ഥിതിയിൽ മാറ്റം വരാതെ, സത്യനിഷേധത്തിലും, വ്യാജവാദത്തിലും ശഠിച്ചു വേണ്ടതൊന്നും ഉള്ളിൽ പ്രവേശിക്കാത്ത വിധം അല്ലാഹു ഹൃദയങ്ങൾക്ക് മുദ്ര വെക്കുന്നതെന്ന് ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നു. എന്ന വാക്കിന് "അവർ മുമ്പ് വ്യാജമാക്കിയതു നിമിത്തം' എന്നും അർ ത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. അഥവാ അതുകൊണ്ടാണവർ വിശ്വസിക്കുവാൻ തയ്യാ -റാകാത്തത് എന്ന് താൽപര്യം.
7:102

وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ

(102) അവരിൽ അധികമാൾക്കും യാതൊരു കരാറും ധ കരാറു പാലിക്കേണ്ട ബോധവും പ നാം കണ്ടെത്തിയില്ല; അവരിൽ അധികമാളുകളെയും തോന്നിയവാസികളായിത്തന്നെ നാം കണ്ടെത്തുകയും ചെയ്തു. (102) നാം കെണ്ടത്തിയില്ല ْ ِന لأك ْ ث َ ر ِ അവരിൽ അധികമാൾക്കും ഒരു കരാറും, പ്രതിജ്ഞയും നിശ്ചയമായും നാം കെണ്ടത്തുകയും ചെയ്തു അവരിൽ അധികത്തെയും തോന്നിയവാസികളായി തന്നെ അതുകൊണ്ടാണ് മേൽ വിവരിച്ച രാജ്യങ്ങളിലെ ആളുകൾക്ക് ആ അനുഭവങ്ങൾ നേരിട്ടതെന്ന് താൽപര്യം. മനുഷ്യൻ പ്രകൃത്യാതന്നെ തന്റെ സ്രഷ് ടാവിനെക്കുറിച്ച് ബോധവാനായിരിക്കുവാൻ കടമപ്പെട്ടവനാകുന്നു. പ്രവാചകന്മാരും, വേദഗ്രന്ഥങ്ങളും മുഖേന തെളിവുകളും ദൃഷ്ടാന്തങ്ങളും ലഭിക്കുന്നതോടെ ആ ബാ ധ്യത കൂടുതൽ ദൃഢപ്പെടുന്നു. പരീക്ഷണ ഘട്ടങ്ങൾ വരുമ്പോൾ അത് പിന്നെയും ഒന്നുകൂടി ശക്തിപ്പെടുന്നു. എന്നിട്ടൊന്നും ആ ബാധ്യത നിറവേറ്റുവാനുള്ള ബോധവും തയ്യാറും അവർക്കുണ്ടായില്ല എന്നത്രെ "അവർക്ക് യാതൊരു കരാറും നാം കെണ്ടത്തി -യില്ല' എന്ന് പറഞ്ഞതിന്റെ സാരം. ഈ സത്യനിഷേധികൾ അവരുടെ മർക്കട മുഷ്ടിയും ധിക്കാരവും തുടർന്നുകൊണ്ടിരിക്കുന്നതിൽ അത്ഭുതത്തിനോ വ്യസനത്തിനോ ആവശ്യമില്ലെന്നും, ഇങ്ങിനെ എത്രയോ ഉദാഹരണങ്ങൾ ഇതിന് മുമ്പ് ചരിത്ര സംഭവങ്ങൾ നി രത്തി ചൂണ്ടിക്കാട്ടിയശേഷം, നിലവിലുള്ള വേദക്കാരിൽ റ സൂലായി അയക്കപ്പെട്ട മൂസാ നബി (അ) സത്യപ്രബോധനം നടത്തിയപ്പോൾ അദ്ദേഹത്തിന് നേരിട്ട അനുഭവങ്ങൾ അല്ലാഹു നബി വിവരിച്ചുകൊടുക്കുന്നു:-
7:103–105

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ

وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ

حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَـٰٓءِيلَ

(103) പിന്നീട്, അവരുടെ ധ മേൽ പറയപ്പെട്ടവരുടെ പ ശേഷം, ഫിർ-ഔന്റെയും, അവന്റെ പ്രധാനികളുടെയും അടുക്കലേക്ക് നമ്മുടെ ദൃഷ്ടാന്തവുമായി നാം മൂസായെ നിയോഗിച്ചയച്ചു. എന്നിട്ട്, അവർ അവയിൽ (വിശ്വസിക്കാതെ) അക്രമം പ്രവർത്തിച്ചു. അപ്പോൾ, (ആ) കുഴപ്പം പ്രവർത്തിച്ചവരുടെ പര്യവസാനം എങ്ങനെ ആയെന്ന് നോക്കുക! (104) മൂസാ പറയുകയും ചെയ്തു: "ഫിർ-ഔനേ!, നിശ്ചയമായും ഞാൻ, ലോകരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു റസൂലാകുന്നു. (105) "അല്ലാഹുവിന്റെ പേരിൽ യഥാർത്ഥമല്ലാതെ (ഒന്നും) പറയാതിരിക്കുവാൻ അവകാശപ്പെട്ടവനാണ് (ഞാൻ). നിങ്ങളുടെ റബ്ബിങ്കൽ നിന്നും ഞാൻ നിങ്ങൾക്ക് വ്യക്തമായ തെളിവും കൊണ്ട് വന്നിട്ടുണ്ട്; ആകയാൽ, എന്റെ കൂടെ നീ ഇസ്റാ-ഈൽ സന്തതികളെ അയച്ചു ധ -വിട്ടു പ തരുക'. (103) പിന്നെ നാം അയച്ചു, എഴുന്നേല്പിച്ചു (നിയോഗിച്ചു) അവരുടെ ശേഷം َ റم ُ و മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അടുത്തേക്ക് അവന്റെ സംഘക്കാരിലേക്കും, പ്രധാനികളിലേക്കും എന്നിട്ട് അവർ അക്രമം പ്രവർത്തിച്ചു ِ َ ا അവയിൽ, അവകൊണ്ട് അപ്പോൾ നീ നോക്കുക എങ്ങിനെ ആയി (ഉണ്ടായി) പര്യവസാനം, കലാശം നാശം (കുഴപ്പം) പ്രവർത്തിക്കുന്നവരുടെ (104) മൂസാ പറയുകയും ചെയ്തു ഫിർ-ഔനേ ഞാൻ ഒരു ദൂതനാണ് രക്ഷിതാവിങ്കൽ നിന്ന് ലോകരുടെ (105) ح َ ق ِ يق ٌ അവകാശപ്പെട്ട (കടമപ്പെട്ട)-വനാണ് ഞാൻ പറയാതിരിക്കുവാൻ َ 9 َ ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ യഥാർത്ഥമല്ലാതെ, സത്യമൊഴികെ ഞാൻ നിങ്ങൾക്ക് വന്നിട്ടുണ്ട് തെളിവുംകൊണ്ട് നിങ്ങളുടെ റബ്ബിങ്കൽ നിന്ന് അതിനാൽ അയച്ചു തരുക م َ ع ِ ي َ എന്റെകൂടെ ഇസ്റാ-ഈൽ സന്തതികളെ സത്യവിശ്വാസത്തിലേക്കും തൗഹീദിലേക്കും ക്ഷണിക്കുകയെന്ന ദൗ ത്യത്തിന് പുറമെ, മൂസാ നബി (അ) നിർവ്വഹിക്കേണ്ടിയിരുന്ന ഒരു പ്രത്യേക ദൗ ത്യമായിരുന്നു ഫിർ-ഔന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കൽ. ഇസ്റാ-ഈൽ സന്തതികളെ എന്റെ കൂടെ അയച്ചു തരേണമെന്ന് അദ്ദേഹം പറഞ്ഞത് അതിനെക്കു -റിച്ചാകുന്നു. ഇബ്റാഹീം നബി (അ)-യുടെ പൗത്രനും, ഇസ്റാ-ഈൽ എന്ന നബി (അ)-യുടെ മകനുമായ യൂസുഫ് നബി (അ)-യുടെ ചരിത്രം സൂറത്ത് യൂസുഫിൽ വരുന്നുണ്ട്. അതിൽ കാണാവുന്ന പ്രകാരം, അദ്ദേഹവും അദ്ദേഹത്തിന്റെ മാ താപിതാക്കളും സഹോദരങ്ങളും അവസാനം ഈജിപ്തിൽ താമസമായി. കാല്ര കമത്തിൽ ആ കുടുംബം വമ്പിച്ച ജനതയായി വർദ്ധിച്ചു. ഈജിപ്തിലെ ഭരണാധിപത്യം ക്വിബ്ത്വി (കൊപ്തി)-കളായ ഫിർ-ഔൻ (ഫറോവ) രാജവംശത്തിന്റെ കയ്യി -ലായിരുന്നു. ആദ്യകാലത്ത് ഇസ്റാ-ഈല്യർക്ക് അവിടെ ഉണ്ടായിരുന്ന പേരും പ്രശസ് തിയുമെല്ലാം കാലാന്തരങ്ങളിൽ നഷ്ടപ്പെടുകയും, അവർ കൊപ്തി വർഗത്തിന് അടി -മപ്പെട്ടും അവരുടെ അക്രമ മർദ്ദനങ്ങൾ സഹിച്ചും കഴിഞ്ഞുകൂടേണ്ടി വരികയും ചെയ്തു . ഈ അവസരത്തിലായിരുന്നു മൂസാ നബി (അ)യെ അല്ലാഹു റസൂലായി നിയോഗിച്ചത്. ക്വുർ-ആനിൽ വളരെയേറെ ആവർത്തിച്ചും വിസ്തരിച്ചും വിവരിക്കെ പ്പട്ടിട്ടുള്ള ഒരു ചരിത്രമാണ് മൂസാ നബി (അ)യുടെയും ഈസ്റാ-ഈല്യരുടെയും ചരിത്രം. ആ ചരിത്രത്തിന്റെ ചില വശങ്ങൾ ചില സൂറത്തുകളിൽ പ്രത്യേകം വിശദീക -രിക്കപ്പെട്ടു കാണാം. ആ കൂട്ടത്തിൽ പെട്ടതാണ് ഈ സൂറത്തും, ക്വസ്വസ്വും, ത്വാഹായും. മക്കീ സൂറത്തുകളിലാണ് ഇത് കൂടുതൽ കാണപ്പെടുക. നൂറ്റി മുപ്പതിൽപരം സ്ഥലത്ത് മൂസാ നബി (അ)-യുടെ പേർ ക്വുർ-ആനിൽ പറയപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ സമുദായങ്ങളിൽവെച്ച് ഏറ്റവും വലിയ ഒരു സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട റസൂലും, ആദ്യന്തം സംഭവബഹുലമായ ഒരു നീണ്ടചരിത്രത്തിന്റെ നായകനു -മായിരുന്നു ആ പ്രവാചകൻ. ആ നിലക്ക് നബി തിരുമേനി ക്കും അവിടുത്തെ സമുദായത്തിനും ആ ചരിത്രത്തിൽ നിന്നും വളരെയധികം മാതൃകകളും പാഠങ്ങളും്ര ഗഹിക്കുവാനുണ്ട്. അതുകൊണ്ടാണ് ആ പ്രവാചകവര്യന്റെ ചരിത്രത്തിന് അല്ലാഹു ഇത്രയധികം പ്രാധാന്യം കൽപിച്ചിരിക്കുന്നത്.
7:106–108

قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ

فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ

وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّـٰظِرِينَ

(106) അവൻ പറഞ്ഞു: നീ വല്ല ദൃഷ്ടാന്തവും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അത് (ഇങ്ങു) കൊണ്ടുവാ, സത്യവാന്മാരിൽപെട്ടവനാണെങ്കിൽ!' (107) അപ്പോൾ അദ്ദേഹം തന്റെ വടിയിട്ടു; അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സർപ്പം! (108) അദ്ദേഹം തന്റെ കൈ പുറത്തെടുത്തു (കാട്ടി); അപ്പോഴതാ നോക്കുന്നവർക്ക് (അത്)വെള്ള നിറമുള്ളത്! (106) َ لا َ ق അവൻ പറഞ്ഞു ആണെങ്കിൽ വന്നിരിക്കുന്നു (എങ്കിൽ) ب ِ آي َ ة ٍ വല്ല ദൃഷ്ടാന്തവുംകൊണ്ട് എന്നാലത് കൊണ്ടുവാ ആണെങ്കിൽ الص സത്യം പറയുന്നവരിൽ (107) അപ്പോൾ അദ്ദേഹം ഇട്ടു ع َ ص َ اه ُ അദ്ദേഹത്തിന്റെ വടി അപ്പോൾ (അതാ) അത് ഒരു സർപ്പം, പെരുമ്പാമ്പ് م ُ ب ِ ين ٌ പ്രത്യക്ഷമായ, തനി (108) അദ്ദേഹം നീക്കി (പുറത്തു) എടുക്കുകയും ചെയ്തു ي َ د َ ه ُ തന്റെ അപ്പോൾ (അതാ) അത് വെളുത്തത് നോക്കുന്നവർക്ക് സീനാ താഴ്വരയിൽ വെച്ച് മൂസാ നബി (അ)യെ ഫിർ-ഔന്റെ അടുക്ക -ലേക്കും മറ്റും റസൂലായി നിയോഗിച്ചയച്ച അവസരത്തിൽ തന്നെ, അദ്ദേഹത്തിന് രണ്ടു മഹാദൃഷ്ടാന്തങ്ങളായി നിശ്ചയിച്ചുകൊടുത്തിരുന്നതാണ് ദേ്ദഹത്തിന്റെ വടിയും കയ്യും, കൂടുതൽ വിവരണത്തിന് സൂ: ക്വസ്വസ്വും, ത്വാഹായും നോക്കുക. വിഭാഗം - 14
7:109–110

قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ

يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ

(109) ഫിർ-ഔന്റെ ജനങ്ങളിൽ നിന്നുള്ള പ്രധാനികൾ പറഞ്ഞു: "നിശ്ചയമായും ഇവൻ, (വളരെ) അറിവുള്ളതായ ഒരു ജാലവിദ്യക്കാരൻ തന്നെ; (110) "നിങ്ങളെ നിങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കുവാൻ അവൻ ഉദ്ദേശിക്കുന്നു. അതിനാൽ, (ഇവനെപറ്റി) നിങ്ങൾ എന്തു കൽപിക്കുന്നു ധ എന്താണ് നിങ്ങൾക്ക് നിർദ്ദേശിക്കുവാനുള്ളത് (109) സംഘം (പ്രധാനികൾ) പറഞ്ഞു ജനങ്ങളിൽ നിന്ന് ഫിർ-ഔന്റെ നിശ്ചയമായും, ഇത്, ഇവൻ ഒരു സിഹ്റുകാരൻ (ജാലവിദ്യക്കാരൻ)-തന്നെ ٌ ‡ ع َ ل ِ അറിവുള്ള (110) ي ُ ر ِ يد ُ അവൻ ഉദ്ദേശിക്കുന്നു നിങ്ങളെ പുറത്താക്കു (ബഹിഷ്കരിക്കു)-വാൻ നിങ്ങളുടെ ഭൂമിയിൽ (നാട്ടിൽ)-നിന്ന് അപ്പോൾ (അതിനാൽ) എന്താണ് നിങ്ങൾ കൽപിക്കുന്നു (നിർദ്ദേശിക്കുന്നു)
7:111

قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ

(111) او ُ لا َ ق അവർ പറഞ്ഞു അവനെ പിന്തിച്ചു വെക്കുക, അവനെ ഒഴിവ്(-ഇട) നൽകുക അവന്റെ സഹോദരനെയും അയക്കുക (നിയോഗിക്കുക)യും ചെയ്യുക പട്ടണങ്ങളിൽ ശേഖരിക്കുന്ന (ഒരുമിച്ചു കൂട്ടുന്ന)-വരെ മൂസാ (അ) ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുത്തപ്പോൾ അവരിലുള്ള്ര പധാനികൾ തമ്മിൽ പറയുന്നതാണിത്. ഫിർ-ഔനും ഇപ്രകാരം പറഞ്ഞതായും, പ്രധാനികളോട് നിർദ്ദേശം ആവശ്യപ്പെട്ടതായും സൂ: (34:35) കാണാം. അപ്പോൾ, എല്ലാവരും അന്യോന്യം കൂടിയാലോചിച്ചായിരുന്നു മൂസാ നബി (അ )-ക്കെതിരെയുള്ള നയം തീരുമാനിച്ചതെന്ന് മനസ്സിലാക്കാം. വളരെ നിപുണനായ ഒരു ജാലവിദ്യക്കാരനാണിവൻ. അതുവഴി നിങ്ങളെ മയക്കി വഞ്ചിച്ചു ഇവിടെനിന്ന് ബഹിഷ്കൃത -രാക്കുവാനുള്ള ഒരു സൂത്രമാണിത്. അതുകൊണ്ട് ഇവനെ വെറുതെ വിട്ടുകൂടാ . അതെങ്ങിനെ വേണം? ഇതാണവരുടെ ആലോചന. ജാലിവിദ്യ, ആഭിചാരം, ഇന്ദ്രജാലം, ചെപ്പടിവിദ്യ മുതലായവക്കെല്ലാം പറയപ്പെടുന്ന വാക്കാണ് سحر (സിഹ്ർ) എന്നും, അതിന്റെ കർതൃനാമമാണ് ساحر (സാഹിർ) എന്നും, യഥാർത്ഥം മനസ്സിലാക്കുവാൻ പ്രയാസമായ എല്ലാ പകിട്ടുവേലകൾക്കും ഈ വാക്ക് ഉപയോഗിക്കപ്പെടുമെന്നും സൂ: അൽബക്വറഃ102 ന്റെ വ്യാ ഖ്യാനത്തിലും മറ്റും മുമ്പ് വിവരിച്ചിട്ടുള്ളത് ഓർക്കുക. (111) അവർ (ഫിർ-ഔനിനോട്) പറഞ്ഞു: "അവന്നും, അവന്റെ സഹോദരനും ഇടകൊടുക്കുക; നഗരങ്ങളിൽ ശേഖരിക്കുന്ന ആളുകളെ നിയോഗിച്ചയക്കുകയും ചെയ്യുക;-
7:112

يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ

(112) (നല്ലപോലെ) അറിയുന്നവരായ എല്ലാ ജാലവിദ്യക്കാരെയും (ശേഖരിച്ച്) അവർ അങ്ങയുടെ അടുക്കൽ കൊണ്ടുവരട്ടെ'. ദധ (112) അവർ നിനക്ക് (അങ്ങേക്ക്)-വരും (വരട്ടെ) എല്ലാ ജാലവിദ്യക്കാരെയും കൊണ്ട് ٍ ‡ ع َ ل ِ അറിവുള്ള മൂസാ നബി (അ)യെ റസൂലായി നിശ്ചയിച്ചപ്പോൾ, അദ്ദേഹത്തിന് വാചാലമായി സംസാരിക്കുവാൻ വിഷമമുണ്ടായിരുന്നത് നിമിത്തം, അദ്ദേഹ -ത്തിന്റെ അപേക്ഷയനുസരിച്ച് സഹോദരൻ ഹാറൂൻ നബി (അ)യെ ഒരു സഹായകനായി ദ്ദേഹത്തിന് അല്ലാഹു നിശ്ചയിച്ചു കൊടുത്തിരുന്നു. രണ്ടുപേരും കൂടിയായി -രുന്നു ഫിർ-ഔനെ സമീപിച്ചത്. അതുകൊണ്ടാണ് "അവനെയും അവന്റെ സഹോദരനെയും തൽക്കാലം ഇടകൊടുത്തു വിടുക' എന്ന് അവർ പറഞ്ഞത്. ഫിർ-ഔന്റെ നിർദ്ദേശ്ര പകാരം വളരെ ജാലവിദ്യക്കാർ ശേഖരിക്കപെട്ടു.
7:113–114

وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ

قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ

(113) ജാലവിദ്യക്കാർ ഫിർ-ഔന്റെ അടുക്കൽ വരുകയും ചെയ്തു. അവർ പറഞ്ഞു: "വിജയിക്കുന്നവർ ഞങ്ങളാണെങ്കിൽ, നിശ്ചയമായും ഞങ്ങൾക്ക് ഒരു (വമ്പിച്ച) പ്രതിഫലം ഉണ്ടായിരിക്കുമല്ലോ!' (114) അവൻ പറഞ്ഞു: "അതെ, (മാത്രമല്ല) നിശ്ചയമായും നിങ്ങൾ, (നമ്മുടെ അടുക്കൽ) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവരുമായിരിക്കും'. (113) الس ജാലവിദ്യക്കാർ വരുകയും ചെയ്തു ഫിർ-ഔന്റെ അടുക്കൽ او ُ لا َ ق അവർ പറഞ്ഞു നിശ്ചയമായും ഞങ്ങൾക്കുണ്ട് (അല്ലേ) لأج ْ رًا ഒരു (വമ്പിച്ച) പ്രതിഫലം തന്നെ ഞങ്ങൾ ആയെങ്കിൽ ن َ ح ْ ن ُ ഞങ്ങൾ (തന്നെ) വിജയികൾ, കവച്ചുവെക്കുന്നവർ (114) അവൻ പറഞ്ഞു: അതെ നിശ്ചയമായും നിങ്ങൾ (ആകുന്നു താനും) സാമീപ്യം നൽകപ്പെട്ട (സിദ്ധിച്ച)-വരിൽ പെട്ട(-വർ) തന്നെ മൂസാ നബി (അ)-യോട് മത്സരിക്കുവാൻ വേണ്ടി ജാലവിദ്യക്കാർ വമ്പിച്ച ഒരുക്കങ്ങൾ ചെയ്തിരുന്നു. അതിനായി അവരുടെ വടികൾ, കയറുകൾ മുതലായ സാമഗ്രികളും കൊണ്ടുവന്നിരുന്നു (20:66). നിശ്ചയ പ്രകാരം ഒരു ഉത്സ -വ ദിവസം ഇളയുച്ച സമയത്തായിരുന്നു അത് (20:59). എല്ലാവരും രംഗത്ത് ഒരുമിച്ചുകൂടി.
7:115–116

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ

قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ

(115) അവർ (ജാലവിദ്യക്കാർ) പറഞ്ഞു: "മൂസാ, ഒന്നുകിൽ നീ (ആദ്യം വടി)-ഇടുക, ഒന്നുകിൽ (ആദ്യം) ഇടുന്നവർ ഞങ്ങളായിരിക്കുക (--ഏതാണ് വേണ്ടത്)?' (116) അദ്ദേഹം (മൂസാ) പറഞ്ഞു: "നിങ്ങൾ ഇട്ടുകൊള്ളുവിൻ. അങ്ങനെ, അവർ ഇട്ടപ്പോൾ, അവർ മനുഷ്യരുടെ കണ്ണുകളെ പകിട്ടാക്കുകയും, അവർ അവരെ പേടിപ്പെടുത്തുകയും ചെയ്തു. അവർ ഒരു വമ്പിച്ച ജാലവിദ്യ (തന്നെ) കൊണ്ടുവരുകയും ചെയ്തു. (115) او ُ لا َ ق അവർ പറഞ്ഞു ഒന്നുകിൽ നീ ഇടുക ഒന്നുകിൽ ഞങ്ങളായിരിക്കുക ن َ ح ْ ن ُ ഞങ്ങൾ (തന്നെ) ഇടുന്നവർ 11616 َ لا َ ق َ أ അദ്ദേഹം പറഞ്ഞു നിങ്ങൾ ഇട്ടുകൊള്ളുവിൻ അങ്ങനെ അവർ ഇട്ടപ്പോൾ അവർ പകിട്ടാക്കി, മായത്തിലാക്കി الن َّ اس ِ മനുഷ്യരുടെ കണ്ണുകളെ അവരെ അവർ പേടിപ്പെടുത്തുകയും ചെയ്തു അവർ വരുകയും ചെയ്തു ഒരു ജാലവിദ്യയുമായി ٍ ‡ ع َ ظ ِ വമ്പിച്ചതായ ചില മായാതന്ത്രങ്ങൾ വഴി ജാലവിദ്യക്കാരുടെ വടികളും കയറുകളും കാണികളുടെ ദൃഷ്ടിയിൽ പാമ്പുകളായി തോന്നി. അവർ അത് കണ്ട് ഭയെ പ്പടുകയും ചെയ്തു. ജാലവിദ്യയുടെ ഇനത്തിൽ വളരെ വമ്പിച്ച വിദ്യ തന്നെയായിരുന്നു അവർ പ്രകടിപ്പിച്ചത്. അല്ലാഹു പറയുന്നു:-
7:117–119

۞وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ

فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ

فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ

(117) മൂസാക്ക് നാം "വഹ്യ് (സന്ദേശം) നൽകുകയും ചെയ്തു: നിന്റെ വടി നീ ഇട്ടേക്കുക' എന്ന്. അപ്പോഴതാ, അവർ കൃത്രിമമാ-(-യുണ്ടാ)-ക്കിയിരുന്നതിനെ അത് വിഴുങ്ങുന്നു! (118) അങ്ങനെ, യഥാർത്ഥം സംഭവിച്ചു. ധ സത്യം പുലർന്നു പ ; അവർ പ്രവർത്തിച്ചുകൊണ്ടിരുന്നത് വിഫലമാകുകയും ചെയ്തു. (119) അപ്പോൾ, അവിടംവെച്ച് അവർ പരാജയപ്പെട്ടു; അവർ നിസ്സാരന്മാരായി മാറുകയും ചെയ്തു. (117) നാം സന്ദേശം നൽകുകയും ചെയ്തു മൂസാക്ക് ഇടുക (ഇടണം) എന്ന് ع َ ص َ اك َ നിന്റെ വടി അപ്പോൾ (അതാ) അത് അതു വിഴുങ്ങുന്നു അവർ കൃത്രിമം (കള്ളം) പ്രവർത്തിച്ചിരുന്നത് (118) അങ്ങനെ സംഭവിച്ചു, സ്ഥാപിതമായി യഥാർത്ഥം, സത്യം, കാര്യം വിഫലമാകുക (നിരർത്ഥമാകുക)യും ചെയ്തു അവർ ആയിരുന്നത് അവർ പ്രവർത്തിക്കും (119) അപ്പോൾ (അങ്ങനെ) അവർ, പരാജയപ്പെട്ടു അവിടത്തിൽ അവർ മറിയുക (മാറുക)യും ചെയ്തു ചെറിയവരായി (നിസ്സാരന്മാരായി). മൂസാ (അ) വടി നിലത്തിട്ടത് അല്ലാഹുവിൽ നിന്നുള്ള വഹ്യനുസരിച്ചാണെന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ദൃഷ്ടാന്തങ്ങൾ വെളിപ്പെടു -ത്തുന്നത് അല്ലാഹുവാണെന്നും, അതിൽ നബിമാർക്കോ മറ്റോ തങ്ങളുടെ കഴിവൊന്നും്ര പയോഗിക്കുവാനില്ലെന്നുമാണ് സൂചിപ്പിക്കുന്നത്. ജാലവിദ്യക്കാരുടെ സാമ -ഗ്രികൾ പാമ്പുകളാണെന്ന് ജനങ്ങൾക്ക് തോന്നിയതല്ലാതെ യഥാർത്ഥത്തിൽ അവക്ക് മാറ്റമൊന്നും സം ഭവിച്ചിട്ടില്ല. മൂസാ (അ)ന്റെ വടിയാകട്ടെ, യഥാർത്ഥ സർപ്പംതന്നെയാണ് താനും. ആ കൃത്രിമപ്പാമ്പുകളെയെല്ലാം ആ സർപ്പം വിഴുങ്ങുകയായി. അത് കണ്ടപ്പോൾ ജാലവിദ്യക്കാർക്ക് കാര്യം മനസ്സിലായി. അതെ, മൂസാ നബി (അ)-യുടേത് ജാല വി ദ്യയല്ലെന്നും, ദിവ്യദൃഷ്ടാന്തം തന്നെയാണെന്നും. അവർ പരാജയം സമ്മതിച്ചു. മാത്രമല്ല
7:120–122

وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ

قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ

رَبِّ مُوسَىٰ وَهَٰرُونَ

(120) ജാലവിദ്യക്കാർ സാഷ്ടാംഗം നമസ്ക്കരിക്കുന്നവരായി വീഴ്ത്തപ്പെടുക (നിലംപതിക്കുക) യും ചെയ്തു. (121) അവർ പറഞ്ഞു: "ഞങ്ങൾ (സർവ്വ) ലോക രക്ഷിതാവിൽ വിശ്വസിച്ചു:- (122) (അതെ) മൂസായുടെയും, ഹാറൂന്റെയും റബ്ബിൽ' (120) ഇടപ്പെടുക (വീഴ്ത്തപ്പെടുക)യും ചെയ്തു (നിലംപതിച്ചു) الس ജാലവിദ്യക്കാർ സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായ (121) പക്ഷേ, ഫിർ-ഔനും സിൽബന്ധികളും പരാജയം സമ്മതിച്ചില്ല. അവരുടെ അഹന്ത അതിന് അനുവദിക്കുകയില്ലല്ലോ. മൂസാ (അ) കാണിച്ചത് സിഹ് റിന്റെ ഇനത്തിൽപെട്ടതല്ലെന്ന് അവർക്ക് മനസ്സിലായാൽ തന്നെയും അവരുടെ സർവ്വാധിപത്യത്തിനും ഔന്ന ത്യത്തിനും അതെങ്ങിനെ യോജിക്കും?! ഞാനല്ലാതെ നിങ്ങൾക്ക് വേറെ ദൈവമില്ലെന്നും, നിങ്ങളുടെ ഏറ്റവും വലിയ റബ്ബ് ഞാൻ തന്നെയാണെന്നും വിളംബരം ചെയ്തവനാണ് ഫിർ-ഔൻ (28:38; 79:24) എന്നിരിക്കെ, ജാലവിദ്യക്കാരെ വെറുതെ വിടുവാനോ, അവർ പരാജയപ്പെട്ടതിന്റെ രഹസ്യം അന്വേഷിച്ചറിയുവാനോ അവന് എങ്ങിനെ സന്മനസ്സുണ്ടാകും?! അങ്ങനെ, അധികാര ശക്തിയും, മർദ്ദനമുറയും തന്നെ ഉപയോഗിക്കുവാൻ അവൻ തീർച്ചയാക്കി. അതിനായി മൽ സൂത്രപരമായ ഒരു ആരോപണവും!.
7:123–124

قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ

لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ

(123) ഫിർ-ഔൻ പറഞ്ഞു: "നിങ്ങൾക്ക് ഞാൻ സമ്മതം നൽകുന്നതിന് മുമ്പ് നിങ്ങൾ അവനിൽ വിശ്വസിച്ചുവോ?! നിശ്ചയമായും, ഇത് നിങ്ങൾ നഗരത്തിൽ വെച്ച് നടത്തിയ ഒരു (ഗുഢ)-തന്ത്രമാണ്; അതിലെ ആൾക്കാരെ അതിൽ നിന്ന് ബഹിഷ്കരിക്കുവാനായി. അതിനാൽ, വഴിയെ നിങ്ങൾക്കറിയാം! (124) "നിങ്ങളുടെ കൈകളും കാലുകളും (ഒന്നൊന്നിന്റെ) എതിരിൽ ഞാൻ മുറിച്ചു കളയുക തന്നെചെയ്യും. പിന്നെ നിങ്ങളെ മുഴുവനും ഞാൻ ക്രൂശിക്കുകയും തന്നെ ചെയ്യും'. (123) ഫിർ-ഔൻ പറഞ്ഞു آم َ ن ْ ُ ْ നിങ്ങൾ വിശ്വസിച്ചു(-വോ) ب ِ ه ِ അവനിൽ ق َ ب ْ ل َ മുമ്പ് ഞാൻ സമ്മതം തരുന്നതിന് ل َ ُ م ْ നിങ്ങൾക്ക് നിശ്ചയമായും ഇത് ഒരു തന്ത്രം തന്നെ നിങ്ങളത് തന്ത്രം ചെയ്തു(-നടത്തിയിരിക്കുന്നു) നഗരത്തിൽ നിങ്ങൾ പുറത്താക്കുവാൻവേണ്ടി ْ َ ا , م ِ അതിൽ നിന്ന് അതിലെ ആൾക്കാരെ അതിനാൽ വഴിയെ നിങ്ങൾ അറിയും, നിങ്ങൾക്കറിയാം (124) لأق തീർച്ചയായും ഞാൻ മുറിച്ചുകളയും അവർ പറഞ്ഞു ഞങ്ങൾ വിശ്വസിച്ചു രക്ഷിതാവിൽ ലോകരുടെ (സർവ്വ ലോകത്തിന്റെ) (122) അതായത് മൂസായുടെ റബ്ബ് ഹാറൂന്റെയും നിങ്ങളുടെ കൈകളെ നിങ്ങളുടെ കാലുകളെയും خ ِ لاف ٍ م ِ ن ْ എതിരിൽ َّ ُ വ പിന്നെ, പിന്നീട് ُ م ْ നിങ്ങളെ ഞാൻ ക്രൂശിക്കുകതന്നെ ചെയ്യും മുഴുവനും ജാലവിദ്യക്കാർ പരാജയപ്പെട്ടതിലല്ല---സമ്മതം കൂടാതെ അവർ മൂസാ നബി (അ)- യിൽ വിശ്വസിച്ചതിലാണ്ഫിർ-ഔന് കൂടുതൽ അമർഷമുള്ളത്. നിങ്ങളുടെയെല്ലാം ദൈവവും സർവ്വാധികാരിയുമായ ഞാൻ, എന്റെ പക്ഷം വിജയിപ്പി -ക്കുവാൻ വേണ്ടി വമ്പിച്ച പ്രതിഫലവും സ്ഥാനമാനവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തിറക്കിയവരാണ് നിങ്ങൾ. എന്നിരിക്കെ, എന്റെ ഉത്തരവ് കിട്ടാതെ നിങ്ങൾ അവനിൽ വിശ്വസിക്കുകയോ? ഇതായിരുന്നു അവരുടെ മേലുള്ള കുറ്റാരോപണം. തോടുകൂടി മറ്റൊരു അപവാദവും, ഒപ്പംതന്നെ വിധിയും! മൂസായും നിങ്ങളും ചേർന്ന് ഈ നഗരത്തിൽ വെച്ച് നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമാണിത്. മൂസായുടെ ആവശ്യം -ഈ നാട്ടുകാരെ ഇവിടെ നിന്ന് ബഹിഷ്കരിച്ചു ഇവിടെ പ്രതാപം വരിക്കുക - സാധ്യമാകുവാൻവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണിത്. അതുകൊണ്ട് ഞാൻ നിങ്ങളെ ഒന്നു പഠിപ്പിക്കാം. നിങ്ങളുടെ മുഴുവനും കയ്യും കാലും -ഒന്നു വലത്തേ -തെങ്കിൽ മറ്റേത് ഇടത്തേതായിഞാൻ ഛേദിക്കുകയും അവസാനം നിങ്ങളെ കുരിശിൽ തറ -ക്കുകയും ചെയ്യും എന്ന് ഫിർ-ഔൻ ആക്രോശിച്ചു. കൂട്ടത്തിൽ, നിങ്ങൾക്ക് സിഹ്ർ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവാണ് മൂസാ എന്നു കൂടി ഫിർ-ഔൻ പറഞ്ഞിരു ന്നതായി മറ്റൊരു സ്ഥലത്ത് (20:71). അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. ആ സത്യവിശ്വാസികൾ കുലുങ്ങിയില്ല. സത്യം ബോധ്യപ്പെടുകയും വിശ്വാസം ദൃഢപ്പെടുകയും ചെയ്താൽ പിന്നെ ഭീഷണിക്കും ശിക്ഷക്കും വിലയില്ലല്ലോ.
7:125–126

قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ

وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ

(125) അവർ പറഞ്ഞു: "ഞങ്ങൾ ഞങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചെത്തുന്നവരാണ്'. (126) "ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്ക് വന്നപ്പോൾ ഞങ്ങൾ അതിൽ വിശ്വസിച്ചതിനല്ലാതെ (മറ്റൊന്നിനും) ഞങ്ങളെ നീ കുറ്റപ്പെടുത്തുന്നില്ല താനും'. (അവർ പ്രാർത്ഥിച്ചു:) ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേൽ നീ ക്ഷമ ഒഴിച്ചു തരേണമേ! ഞങ്ങളെ "മുസ്ലിം'കളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ!' (125) او ُ لا َ ق അവർ പറഞ്ഞു إ ِ ن َّ ا നിശ്ചയമായും ഞങ്ങൾ ഞങ്ങളുടെ റബ്ബിങ്കലേക്ക് തിരിഞ്ഞു (മടങ്ങി) എത്തുന്നവരാണ് (126) കുറ്റപ്പെടുത്തുന്നുമില്ല(ല്ലോ) م ِ ن َّ ا ഞങ്ങളെപറ്റി ഞങ്ങൾ വിശ്വസിച്ചതല്ലാതെ, വിശ്വസിച്ചതിനല്ലാതെ ب ِ آي َ ات ِ ദൃഷ്ടാന്തങ്ങളിൽ ഞങ്ങളുടെ റബ്ബിന്റെ അത് ഞങ്ങൾക്ക് വന്നപ്പോൾ ഞങ്ങളുടെ റബ്ബേ ഒഴിക്ക(-വർഷിപ്പിക്ക)ണേ ഞങ്ങളിൽ, ഞങ്ങൾക്ക് ص َ بر ْ ً ا ക്ഷമയെ ഞങ്ങളെ പൂർത്തിയായെടുക്കുക(-മരിപ്പിക്കുക)യും വേണമേ മുസ്ലിംകളായി, കീഴൊതുങ്ങിയവരായിക്കൊണ്ട് ഞങ്ങൾ ഏതായാലും ഞങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചു ചെല്ലേണ്ടുന്നവരാണ്. ഞങ്ങളുടെ മേൽ നീ ആരോപിച്ച കുറ്റം യഥാർത്ഥത്തിൽ ഒരു കുറ്റമല്ല. ഞങ്ങൾ ഞങ്ങളുടെ കടമ നിർവ്വഹിച്ചുവെന്നേയുള്ളൂ. അതുകൊണ്ട് നിന്റെ ഭീഷണിയും ശിക്ഷയും ഞങ്ങൾ ഭയപ്പെടുന്നില്ല എന്ന് ആ ധീരമനസ്കർ ഫിർ-ഔന് മറുപ ടികൊടുത്തു. തങ്ങൾക്ക് ദൃഢതയും ക്ഷമയും നൽകുവാനും, തങ്ങളെ കീഴൊതുക്കവും അനുസരണവുമുള്ള സത്യവിശ്വാസികളായിത്തന്നെ അവസാനിപ്പിക്കുവാ നും അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഫിർ-ഔൻ ഭീഷണിപ്പെടുത്തിയ ആ ശിക്ഷ അവൻ നടപ്പിൽ വരുത്തിയോ ഇല്ലേ എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ന ടപ്പിൽ വരുത്താതിരിക്കുമാറുള്ള കാരണങ്ങളൊന്നും കാണപ്പെടാത്ത സ്ഥിതിക്കും, ഫിർ-ഔന്റെ ഔന്നത്യവും, ഡംഭും ആലോചിക്കുമ്പോഴും അതവൻ ശരിക്കും നടപ്പിൽ വരുത്തിയിരിക്കാമെന്ന് കുരുതുവാനേ വഴി കാണുന്നുള്ളൂ. അല്ലാഹുവിനറിയാം . അങ്ങനെ -ഇബ്നു അബ്ബാസ്, ക്വത്താദഃ, ഇബ്നു ജുറൈജ് (റ) മുതലായവരിൽ നി നിവേദനം ചെയ്യപ്പെട്ടതുപോലെ-- രാവിലെ ജാലവിദ്യക്കാരായി രംഗപ്രവേ ശം ചെയ്ത അവർ വൈകുന്നേരം രക്തസാക്ഷികളായിത്തീർന്നു. വിഭാഗം - 15 ജാലവിദ്യക്കാരെ ഫിർ-ഔന്റെ അരിശം തീരുകയില്ലല്ലോ. മൂസാ നബി (അ)-യുടെ ദൗത്യം പരാജപ്പെടുത്തുവാനുള്ള മാർഗമെന്താണെന്നായി അവന്റെയും അവന്റെ ആൾക്കാരുടെയും ആലോചന.
7:127

وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ

(127) ഫിർ-ഔന്റെ ജനങ്ങളിൽ നിന്നുള്ള പ്രധാനികൾ പറയുകയും ചെയ്തു: "മൂസായെയും, അവന്റെ ജനങ്ങളെയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും, അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവൻ വിട്ടുകളയുവാനും അങ്ങുന്നു (ഒഴിച്ചു)-വിടുകയോ?! ധ അതിനൊരു പരിഹാരമുണ്ടാക്കുക തന്നെ വേണം അവൻ പറഞ്ഞു: "അവരുടെ ആൺമക്കളെ നാം (നിർദ്ദയം) കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ (ബാക്കിയാക്കി) ജീവിക്കുവാൻ വിടുകയും ചെയ്തുകൊള്ളാം. നാം അവരുടെ മേൽ സർവ്വാധിപത്യം നടത്തുന്നവരുമാകുന്നു'. (127) പ്രധാനികൾ പറയുകയും ചെയ്തു, പ്രധാനികളും പറഞ്ഞു ജനങ്ങളിൽ നിന്ന് ഫിർ-ഔന്റെ (അങ്ങുന്ന്) വിടുകയോ َ റم ُ و മൂസായെ അവന്റെ ജനങ്ങളെയും അവർ കുഴപ്പം (നാശം) ഉണ്ടാക്കുവാൻ വേണ്ടി الأر ْ ض ِ في ِ ഭൂമിയിൽ (നാട്ടിൽ) അവൻ നിന്നെ (അങ്ങയെ) വിടുവാനും, ഉപേക്ഷിക്കുവാനും നിന്റെ (അങ്ങയുടെ) ഇലാഹു (ദൈവം)-കളെയും َ لا َ ق അവൻ പറഞ്ഞു നാം കൊന്നൊടുക്കാം (ധാരാളം കൊല്ലാം) അവരുടെ ആൺമക്കളെ, പുത്രന്മാരെ നാം ജീവിക്കുമാറാക്കു (ബാക്കിയാക്കു-)കയും ചെയ്യും അവരുടെ സ്ത്രീകളെ നിശ്ചമായും നാം അവരുടെ മീതെ സർവ്വാധിപത്യം നടത്തുന്നവരുമാണ്. മൂസായെയും അവന്റെ ആൾക്കാരെയും നിലക്ക് നിറുത്താത്തപക്ഷം അവൻ നമ്മുടെ മതരംഗത്തും ഭരണരംഗത്തും കുഴപ്പങ്ങളുണ്ടാക്കും, അതിനൊരു നിവാരണം ഉണ്ടാക്കുക തന്നെ വേണമെന്ന് ആ പ്രധാനികൾ ഫിർ-ഔനോട് ശുപാർശെ ചയ്തു. തന്നെയും അങ്ങിനെ അഭിപ്രായമുണ്ടായിരുന്നു. അല്ലാഹു പ റയുന്നു: (സാരം: ഫിർ-ഔൻ പറഞ്ഞു: എന്നെ വിട്ടേക്കുവീൻ, ഞാൻ മൂസായെ അവൻ അവന്റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടെ, അവൻ ട മതത്തെ മാറ്റിമറിക്കുകയോ, ഭൂമിയിൽ കുഴപ്പം ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു (40:26). രാജകീയ ശാസനം ഉണ്ടായത് ഇസ്റാ-ഈല്യരി ൽ ജനിക്കുന്ന ആൺകുട്ടികളെ കൊലപ്പെടുത്തുവാനായിരുന്നു. പെൺകുട്ടികളെ ഴിവാക്കാനും. ഇതൊരു കടുത്ത ശിക്ഷയും അവരുടെ വീര്യം നിശിപ്പിക്കുന്നതുമാണെന്നതിന് പുറമെ, സംഖ്യാബലം ഇല്ലാതാക്കുവാനുംകൂടിയായിരുന്നു. അതോടുകൂടി സ്ത്രീകളെ തങ്ങളുടെ ദാസ്യവേലക്കും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യാമല്ലോ. ഈ ക്രൂരശിക്ഷക്ക് പുറമെ, ഇസ്റാ-ഈല്യരുടെ മേലുള്ള അധികാര നടപടികൾ കുറേകൂടി കർക്കശമാക്കുമെന്നും, അവർക്ക് മേലിൽ അവരുടെ ഷ്ടംപോലെ ഇവിടെ വിഹരിക്കുവാൻ സാധ്യമാകുകയില്ലെന്നും ഫിർ-ഔൻ വ്യക്തമാക്കി. ഇസ്റാ-ഈല്യരുടെ ആൺകുട്ടികളെ വധിക്കുവാൻ കൽപനയിടുന്നത് ഇത് ആദ്യ -മായിട്ടല്ല. മുമ്പും ആ കടും കൃത്യത്തിന് ഇസ്റാ-ഈല്യർ വിധേയരായിട്ടുണ്ട്. വരുടെ വർദ്ധനവ് ഫറോവാ ഭരണകൂടത്തിന് ആപത്തായിത്തീർന്നേക്കുമെന്ന് ഭയപ്പെട്ടുതന്നെയായിരുന്നു അതും. അക്കാലത്തായിരുന്നു അതേ ഭരണം കടപുഴകുവാൻ കാരണഭൂതനായ മൂസാ നബി (അ) ജനിച്ചതും. അതേ രാജകൊട്ടാരത്തിൽ തന്നെ അദ്ദേഹം വ ളർന്നതും (സൂഃ ക്വസ്വസ്വ് നോക്കുക). താൻ ഇലാഹും റബ്ബുമാണെന്ന് വാദിച്ചിരുന്നവനാണ് ഫിർ-ഔൻ. എന്നിരിക്കെ, "അങ്ങയെയും അങ്ങയുടെ ഇലാഹുകളെയും വിട്ടേക്കുക' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഒന്നിലധികം പ്രകാരത്തിലായിരിക്കാവുന്ന -താണ്. അതായത്; ദൈവമായി ഗണിക്കപ്പെട്ടിരുന്നുവെങ്കിലും വേറെയും അം ഗീകരിക്കപ്പെട്ട ദൈവങ്ങൾ അവർക്കുണ്ടായിരുന്നു. സൂര്യദേവൻ തുടങ്ങിയ ദേവന്മാരും , പശുക്കളും അക്കാലത്ത് ഈജിപ്തിലെ ആരാധ്യ വസ്തുക്കളായിരുന്നുവെന്ന് ചരി്ര തകാരന്മാർ പറയുന്നു. ഈജിപ്തിലെ പശു ആരാധനയിൽ നിന്നാണല്ലോ പിന്നീട് സാ മിരീ സ്വർണപ്പശുക്കുട്ടിയെ ഉണ്ടാക്കുവാനും, ഇസ്റാ-ഈല്യർ അതിനെ ആരാധിക്കുവാനും പ്രചോദനം ഉണ്ടായത്. ഫറോവാ രാജാക്കൾ സൂര്യ പുത്രന്മാരായി ഗണിക്കപ്പെ -ട്ടിരുന്നതായും പറയപ്പെടുന്നു. ജീവിച്ചിരിപ്പുള്ള ചില വ്യക്തികൾ ദൈവാവതാരങ്ങളായോ ഗണിക്കപ്പെടുന്നതോടൊപ്പം, അവരും അവരുടെ ആരാധകന്മാരും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹ ദൈവങ്ങളെ ആരാധിച്ചു വരുന്ന സമ്പ്രദായം ഇന്നും ഇന്ത്യയിൽ നിലവിലുള്ളതാണ്. അടുത്ത കാലംവരെ ജപ്പാൻ, സയാം മുതലായ ചില രാജ്യങ്ങളിലെ സിംഹാസനാധിപരായ രാജാക്കളെ അവരുടെ പ്രജകൾ ദൈ വങ്ങളായി കരുതി ആരാധിക്കുക പതിവുണ്ടായിരുന്നു. അതോടൊപ്പം അവർക്ക് റയും ദൈവങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. വിഗ്രഹാരാധകന്മാർക്ക് ശതക്കണക്കിനും ശതലക്ഷക്കണക്കിനുമൊക്കെ അവയിൽ ചിലത് ചിലതിനെക്കാൾ ഉന്നതസ്ഥാനം കൽപ്പിക്കപ്പെടുന്നവയായിരിക്കുമെന്നതും പ്രസ് താവ്യമാകുന്നു. മറ്റുള്ളവരെപ്പോലെ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നില്ലെന്ന് വന്നാൽ തന്നെയും പ്രജകൾക്ക് വേറെ ദൈവങ്ങൾ ഉണ്ടായിരിക്കുമ്പോൾ വലിയ ദൈവമായ അങ്ങയെയും, അങ്ങുന്നു ഞങ്ങൾക്ക് അംഗീകരിച്ചുതന്ന മറ്റു ദൈവങ്ങളെയും എന്ന അർത്ഥത്തിലും ആയിരിക്കാമല്ലോ ആ പ്രയോഗം. ഇവിടെ تكا (ആലിഹതക്ക) എന്നതിന്റെ സ്ഥാനത്ത് تكا (ഇലാഹതക്ക) എന്നും വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ "അങ്ങയെയും, അങ്ങയുടെ ദിവ്യത്വത്തെയും (അങ്ങയെ ആരാധിക്കുന്നതിനെയും) വിട്ടു കളയുക' എന്നായിരിക്കും അതിന്റെ അർത്ഥം. ഈ വായനപ്രകാരം മുകളിൽ പ റഞ്ഞ സംശയം ഉദിക്കുന്നില്ലതാനും. ക്വിബ്ത്ത്വികളിൽ മാത്രമല്ല, അവരുമായുള്ള സമ്പർക്കം നിമിത്തം പ്ര വാചകന്മാരുടെ സന്തതികളായ ഇസ്റാ-ഈല്യരിൽ പോലും വിഗ്രഹാരാധന പ്രചരിച്ചിരുന്നു. മൂസാ (അ) വന്നതോടുകൂടി ക്രമേണ അവർ ഏകദൈവ വിശ്വാസികളായി -ത്തീർന്നു. ചെങ്കടൽ കടന്നു രക്ഷപ്പെട്ട ശേഷം വഴിമദ്ധ്യേ ചിലർ വിഗ്രഹ -ങ്ങളെ ആരാധിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും അതുപോലെ ചില ദൈവങ്ങളെ സ്വീകരിക്കുവാൻ അവർ മൂസാ നബി (അ)-യോട് ആവശ്യപ്പെട്ടതായി 138--ാം വചനത്തിൽ കാണാം. ഇതും, സീനാ താഴ്വരയിൽ വെച്ച് സാമിരീ നിർമിച്ച പശുക്കുട്ടി യെ അവർ ആരാധിക്കുവാൻ തയ്യാറായതും അവരുടെ ആ പഴയ വാസന നിമിത്തമായിരുന്നു. മൂസാ നബി (അ)-യുടെ വടി പാമ്പായിത്തീർന്ന സംഭവം വിവരിച്ചശേഷം സൂറഃ യൂനുസിൽ പറയുന്നു: (സാരം: അവരിലെ പ്രധാനികളെയും കുറിച്ചു -അവൻ അവരെ കുഴപ്പത്തിലാക്കുമെന്ന്ഭയത്തോടുകൂടി മൂസായുടെ ജനങ്ങളിൽ നിന്നുള്ള ചില സ ന്തതികളല്ലാതെ അദ്ദേഹത്തിൽ വിശ്വസിച്ചില്ല (യൂനുസ്:83) അതായത്, മൂസാ ( അ)ന്റെ ജനതയായ ഇസ്റാ-ഈല്യരിൽ നിന്നുള്ള ചില ചെറുപ്പക്കാർ മാത്രം വിശ്വസിച്ചു. അത് തന്നെയും ഫിർ-ഔനെയും അവരിലുള്ള പ്രധാനികളെയും ഭയന്നുകൊണ്ടായിരുന്നുവെന്ന് സാരം. കൂടുതൽ വിവരം യഥാസ്ഥാനത്ത് വെച്ച് കാണാം. ان شاء الله ആൺകുട്ടികളെ കൊലപ്പെടുത്തുവാനുള്ള ഫിർ-ഔന്റെ തീരുമാനം അവരെ അധികം അലട്ടിയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മൂസാ (അ ) അവരെ സമാധാനിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു അതെ,-
7:128

قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ

(128) മൂസാ തന്റെ ജനങ്ങളോടു പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് സഹായമർത്ഥിക്കുകയും, ക്ഷമിക്കുകയും ചെയ്യുവിൻ. നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു. പര്യവസാനമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവർക്ക് (ഗുണകരം) ആയിരിക്കും. (128) മൂസാ പറഞ്ഞു തന്റെ ജനങ്ങളോട് നിങ്ങൾ സഹായമർത്ഥിക്കുവിൻ, സഹായം തേടുവിൻ ِ َّ اللها ِ ب അല്ലാഹുവിനോട്, അല്ലാഹുവിനെക്കൊണ്ട് നിങ്ങൾ ക്ഷമിക്കുകയും ചെയ്യുവിൻ الأر നിശ്ചയമായും ഭൂമി اللهِ َّ ِ അല്ലാഹുവിന്റെതാണ് അതിനെ അവൻ അവകാശ(-അനന്തര)-പ്പെടുത്തുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ അടിയാന്മാരിൽ നിന്ന് പര്യവസാനം, അന്ത്യം, കലാശം സൂക്ഷ്മതയുള്ളവർ (ഭയഭക്തന്മാർ)-ക്കാകുന്നു ക്ഷമിക്കുകയും, അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പക്ഷം, ഫിർ-ഔന്റെ ആധിപത്യത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും നി ങ്ങൾക്ക് രക്ഷകിട്ടുകയും, നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിൽ -ഫലസ്തീനിൽനിങ്ങൾക്ക് സ്വാധീനം ലഭിക്കുകയും ചെയ്യുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഭൂമിയിലെ അധികാരവും സ്വാധീനവും ആരുടെയും കുത്തകയല്ല. അതിന്റെ നിയന്ത്രണം അല്ലാഹുവിങ്കലാണ്. ചിലർക്ക് ചിലപ്പോൾ അതവൻ നൽകുന്നുവെന്ന് മാത്രം. അന്തിമ വിജയം അവനെ സൂക്ഷിച്ചു ജീവിക്കുന്നവർക്കായിരിക്കുമെന്ന കാര്യം തീർച്ചയാണ് എന്ന് താൽപര്യം.
7:129

قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ

(129) അവർ പറഞ്ഞു: "താങ്കൾ ഞങ്ങളിൽ (റസൂലായി) വരുന്നതിന് മുമ്പും, താങ്കൾ ഞങ്ങളിൽ വന്നതിനുശേഷവും ഞങ്ങൾ ഉപദ്രവിക്കപ്പെട്ടിരിക്കുന്നു! ധ താങ്കളുടെ വരവുകൊണ്ടും ഞങ്ങൾക്ക് രക്ഷയില്ലല്ലോ പ ! അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, (തൽസ്ഥാനത്ത്) ഭൂമിയിൽ നിങ്ങളെ പകരമാക്കുകയും ചെയ്തേക്കാം; എന്നിട്ട്, നിങ്ങൾ എങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് അവൻ നോക്കുകയും (ചെയ്തേക്കാം)'. (129) او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾ ഉപദ്രവിക്ക (മർദ്ദിക്കസ്വൈരം കെടുത്ത)പ്പെട്ടു മുമ്പ് ഞങ്ങളിൽ വരുന്നതിന് ശേഷവും ഞങ്ങളിൽ വന്നതിന് َ لا َ ق അദ്ദേഹം പറഞ്ഞു നിങ്ങളുടെ റബ്ബ് ആയേക്കാം അവൻ നശിപ്പിക്കുക നിങ്ങളുടെ ശത്രുവെ നിങ്ങളെ പകരമാക്കുക (പിൻഗാമികളാക്കുകപ്രതിനിധികളാക്കുക)യും الأر ْ ض ِ في ِ ഭൂമിയിൽ എന്നിട്ടവൻ നോക്കുകയും ك َ ي ْ ف َ എങ്ങിനെ നിങ്ങൾ പ്രവർത്തിക്കുന്നു (എന്ന്) മൂസാ നബി(അ)യുടെ ഈ മറുപടി അവർക്ക് കുറേക്കൂടി പ്രതീക്ഷക്ക് വക നൽകുന്നതും, അവർ കൂടുതൽ ബോധവാന്മാരായിരിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതുമാകുന്നു. വിഭാഗം - 16
7:130

وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ

(130) കൂട്ടരെ (വറുതി പിടിച്ച) കൊല്ലങ്ങളും, ഫലവർഗങ്ങളുടെ കുറവു കൊണ്ടും നാം പിടികൂടുകയുണ്ടായി; അവർ ഓർമ വെക്കുവാൻ വേണ്ടി. (130) നാം പിടിക്കുക (പിടികൂടുകശിക്ഷിക്കുക)യുണ്ടായിട്ടുണ്ട് കൂട്ടരെ, ആൾക്കാരെ ب ِ الس ِ ّ ن ِ ين َ കൊല്ലങ്ങൾ (ക്ഷാമകാലങ്ങൾ)കൊണ്ട് കുറവുകൊണ്ടും الث ഫലവർഗങ്ങളിൽ നിന്നുള്ള (കായഫലങ്ങളുടെ) അവരാകുവാൻവേണ്ടി ഓർമിക്കും, ഉറ്റാലോചിക്കും
7:131

فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَـٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(131) എന്നാൽ, അവർക്ക് നന്മ വന്നാൽ അവർ പറയും: "നമുക്ക് (കിട്ടേണ്ടതു)ള്ളത് തന്നെയാണിത്'. അവർക്ക് വല്ല തിന്മയും ബാധിച്ചുവെങ്കിലോ, മൂസായെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അവർ ദുഃശ്ശകുനമാക്കുകയും ചെയ്യും. അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവരുടെ ശകുനപ്പിഴ അല്ലാഹുവിന്റെ പക്കൽ തന്നെയാകുന്നു. എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല. (131) എന്നാൽ അവർക്ക് വന്നാൽ നന്മ, നല്ല കാര്യം او ُ لا َ ق അവർ പറയും ل َ ن َ ا നമുക്കുള്ളതാണ് (നമുക്ക് വേണ്ടതാണ്) ه َ ذ ِ ه ِ ഇത്, അവർക്ക് ബാധിക്കുന്നുവെങ്കിൽ വല്ല തിന്മയും, തീയതും ي َ طَّير َّ ُ وا അവർ ദുഃശ്ശകുനമാക്കും, ദുർലക്ഷണം പറയും َ റب ِ م ُ و മൂസായെക്കൊണ്ട് അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും أ َ لا അല്ലാ, അറിയുക നിശ്ചയമായും അവരുടെ പക്ഷി (ശകുനപ്പിഴദുർലക്ഷണം) اللها അല്ലാഹുവിന്റെ പക്കൽ (തന്നെ) ആകുന്നു എങ്കിലും അവരിൽ അധികമാളും അറിയുന്നില്ല. سنين (സിനീൻ) എന്ന പദത്തിന് "കൊല്ലങ്ങൾ' എന്നാണ് വാക്കർത്ഥം. ക്ഷാമം പിടിപെട്ട കൊല്ലങ്ങൾ എന്ന അർത്ഥത്തിൽ അതും, അതിന്റെ ഏകവചനമായ سنة (സനത്ത്) എന്ന പദവും ഉപയോഗിക്കപ്പെടുന്നു. അതുപോലെത്തന്നെ طائر എന്ന പദത്തിന് "പക്ഷി' എന്നാണ് വാക്കർത്ഥം. പക്ഷികളുടെ ചലനത്തെ ആസ്പദമാക്കി പല ശകുനങ്ങളും ലക്ഷണങ്ങളും കണക്കാക്കപ്പെടാറുള്ളത്കൊണ്ട് ശകുനം എന്ന ഉദ്ദേശ്യത്തിൽ അത് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഇവിടെ ദുഃശ്ശകുനമാണുദ്ദേശ്യം. മൂസാ നബി (അ)യുടെ ദൗത്യത്തിന് ദൃഷ്ടാന്തങ്ങളായി അവന്റെ ജനങ്ങൾക്കും ബാധിച്ച രണ്ട് പരീക്ഷണങ്ങളെപറ്റിയാണ് ഒന്നാമത്തെ വചനത്തിൽ പ്രസ്താവിച്ചത്. മറ്റു പല പരീക്ഷണങ്ങളെക്കുറിച്ചും തുടർന്ന് പ്രസ്താവി ക്കുന്നുമുണ്ട്. അല്ലാഹു നൽകിയ അനുഗ്രഹമാണെ ന്ന വിചാരമോ അതിന്റെ പേരിൽ നന്ദിയോ ഉണ്ടായിരിക്കയില്ല. നേരെമറിച്ച് തീയത് വരുമ്പോൾ, അത് തങ്ങളിലുള്ള കൊള്ളരുതായ്മമൂലം സംഭവിച്ചതാണെന്ന ബോധവും അവർക്കില്ല. മൂസാ (അ )ന്റെയും അദ്ദേഹത്തിൽ വിശ്വസിച്ചവരുടെയും കൊള്ളരുതായ്മയിൽ നിന്നുണ്ടായ ദുഃശ്ശകുനമാണെന്നേ കണക്കാക്കൂ. വാസ്തവത്തിൽ, അവർക്ക് വരുന്ന ദുഃശ്ശകുനങ്ങളൊക്കെ അല്ലാഹു കണക്കാക്കുന്നതാകുന്നു. അതിന് കാരണക്കാർ അവർതന്നെയാണ്താനും. എന്നിങ്ങിനെയാണ് രണ്ടാമത്തെ വചനത്തിന്റെ താൽപര്യം .
7:132

وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ

(132) അവർ (ഇങ്ങിനെ) പറയുകയും ചെയ്തു: "(മൂസാ) നീ ഞങ്ങളെ പകിട്ടാ(ക്കി വശീകരി)ക്കുവാൻവേണ്ടി ദൃഷ്ടാന്തമായിക്കൊണ്ട് എന്തുതന്നെ ഞങ്ങൾക്ക് കൊണ്ടുവന്നാലും, ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരല്ല (തന്നെ)'. (132) അവർ പറയുകയും ചെയ്തു എന്തു തന്നെ അതുകൊണ്ട് വന്നാലും വല്ല ദൃഷ്ടാന്തവുമായിട്ട് ഞങ്ങളെ നീ പകിട്ടാക്കുവാൻ, വശീകരിക്കുവാൻ ِ َ ا അതുകൊണ്ട് എന്നാൽ ഞങ്ങളല്ല ل َ ك َ നിന്നെ വിശ്വസിക്കുന്നവർ ഏത് ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കുകയില്ലെന്ന ദുഃശ്ശാഠ്യത്തിന് പുറെ മ, മൂസാ നബി മുഖാന്തരം കാണുന്ന ദൃഷ്ടാന്തങ്ങൾ മുഴുവനും ജാലവിദ്യയാണെന്ന രു ആരോപണവുംകൂടി ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹു പറയുന്നു:
7:133

فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ

(133) അപ്പോൾ, അവരിൽ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (അഥവാ ചെള്ളും), തവളകളും, രക്തവും അയച്ചു; വിശദമാ(യി വ്യക്തമാ)ക്കപെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ട്. എന്നാൽ, അവർ അഹംഭാവം നടിക്കയാണ് ചെയ്തത്. അവർ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും. طوفان (ത്വൂഫാൻ) എന്ന പദം എല്ലാവിധ പൊതു ആപത്തുകൾക്കും പറയപ്പെടുമെങ്കിലും വെള്ളപ്പൊക്കംകൊണ്ടുള്ള ആപത്തിലാണ് അധികവും പ്രയോ ഗം. അതാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. മഹാവ്യാധികൾ മൂലമുള്ള വമ്പിച്ച ജീവനാശമാണ് ഉദ്ദേശ്യമെ ന്നും അഭിപ്രായമുണ്ട്. قمل (ക്വുമ്മൽ) കൊണ്ടുദ്ദേശ്യം പേനാണെന്നും, ഒരുതരം ചെള്ളോ ഈച്ചയോ ആണെന്നും അഭിപ്രായങ്ങൾ കാണാം. മേൽപറഞ്ഞ ഓരോ ദൃഷ്ടാന്തങ്ങളെക്കുറിച്ചും അവ അല്ലാഹുവിങ്കൽ നിന്നുള്ള ദൃഷ്ടാന്തമാണെന്നും , ജാലവിദ്യയോ മറ്റോ അല്ലെന്നുമൊക്കെ അവർക്ക് നേരത്തെകൂട്ടി പ്രത്യേകം വിവരിച്ചു കൊടുക്കപ്പെട്ടിരുന്നുവെന്നത്രെ آيات مفصلات (വിശദീകരിച്ചു കൊടുക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ട്) എന്ന് പറഞ്ഞതിന്റെ സാരം. കൂട്ടർക്കും കാട്ടിക്കൊടുക്കപെട്ട ദൃഷ്ടാന്തങ്ങളെപറ്റി ബൈബ്ളി ൽ (പുറപ്പാട്, പുസ്തകം അധ്യായം 7-10) വളരെ വിസ്തരിച്ചു വിവരി ച്ചു കാണാം. എന്നാൽ, മൂസാ നബി (അ)യുടെ കൈ വെള്ള നിറംപൂണ്ടസംഭവം അതിൽ കാണപ്പെടുന്നില്ല. വടി സർപ്പമായി മാറിയതും, ജാലവിദ്യക്കാർ പരാജയപ്പെട്ടതും അവർ വിശ്വസിച്ചതും, അവരെ ശിക്ഷിച്ചതും പ്രസ്താവിക്കപ്പെട്ടിട്ടില്ല. ചില പരാമർശങ്ങൾ യോജിച്ചു കാണാമെങ്കിലും ചിലതൊക്കെ യോജിക്കാതെയും, ചിലത് രണ്ടും കൽപിക്കുവാൻ സാധിക്കാത്തതുമാകുന്നു. ഈ ദൃഷ്ടാന്തങ്ങളെപറ്റി കൂടുതൽ വിശദീകരണം നൽകുന്ന ബലവത്തായ രിവായത്തുകളോ കാണപ്പെടുന്നില്ല. മുൻഗാമികളിൽ നിന്നുള്ള ഏതാനും രിവായത്തുകൾ മിക്കതും വേദക്കാരിൽ നിന്ന് കേട്ടതും അറിയപ്പെട്ടതുമാണ്താനും. ഓരോ ദൃഷ്ടാന്തത്തെപറ്റിയും വിശദമായി അറിയാത്തത്കൊണ്ട് ആശയം മനസ്സിലാകാതിരിക്കുകയില്ലല്ലോ. ഒരുകാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു. നബി തിരുമേനി അക്ഷരജ്ഞാനമില്ലാത്ത ആളാണ്. മുൻവേദഗ്രന്ഥങ്ങളുമായി അവിടുത്തേക്ക് പരിചയവുമില്ല. മദീനാ ഹിജ്റഃക്കുശേഷമേ വേദക്കാരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളൂ. മക്കയിലും പരിസരങ്ങളിലുമുള്ള അറബികളുടെ പൊതുനിലയും ഇതിൽനിന്ന് വ്യത്യസ്തമല്ല. നന്നെചുരുക്കം വ്യക്തികൾക്കേ എഴുത്തും വായനയും അറിഞ്ഞുകൂടൂ. അവർക്കുപോലും തൗറാത്തിന്റെ പകർപ്പുകളുമായി പരിചയപ്പെടത്തക്കവണ്ണം അതിന്റെ പകർപ്പുകളും അധികമൊന്നും അന്ന് നിലവിലില്ലായിരുന്നു. വേദ ക്കാരിൽതന്നെ ഭൂരിഭാഗവും അവരുടെ വേദഗ്രന്ഥം കണ്ടിട്ടില്ലാത്തവരാണ്. ഇങ്ങിനെയെല്ലാമായിരിക്കെ, -അതും മക്കീ സൂറത്തുകളിൽമു ൻകാല സംഭവങ്ങൾ ഇത്രയും വ്യക്തവും സ്പഷ്ടവുമായ വിധത്തിൽ നബി ഓതിക്കേൾപ്പിക്കുമ്പോൾ, അല്ലാഹുവിൽ നിന്നുള്ളതാണെന്നുള്ളതിന് അതും വ്യക്തമായ ഒരു തെളിവാകുന്നു. (133) അപ്പോൾ (എന്നിട്ടു)നാം അയച്ചു അവരിൽ الطّ ُ وف َ ان َ ജലപ്രളയം, വെള്ളപ്പൊക്കം, വമ്പിച്ച ആപത്ത് വെട്ടുകിളിയും പേനും, ചെള്ളും و َ الض തവളകളും َ م َّ •ا َ و രക്തവും آي َ ات ٍ ദൃഷ്ടാന്തങ്ങളായിട്ട് م ُ ف َ ص َّ لات ٍ വിസ്തരിക്ക(-വിശദീകരിക്ക)-പ്പെട്ട എന്നിട്ടവർ അഹംഭാവം നടിച്ചു അവരായിരുന്നു താനും, ആയിത്തീരുകയും ചെയ്തു ഒരു ജനത കുറ്റവാളികളായ.
7:134–135

وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَـٰٓءِيلَ

فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ

(134) അവരുടെമേൽ ശിക്ഷ ഭവിച്ചപ്പോൾ, അവർ പറഞ്ഞു: "മൂസാ, നിന്റെ റബ്ബ് നിന്റെ അടുക്കൽ കരാറുനൽകിയ (നിശ്ചയ)പ്രകാരം, അവനോട് ഞങ്ങൾക്കുവേണ്ടി നീ പ്രാർത്ഥിക്കുക. ഞങ്ങളിൽ നിന്ന് (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കിൽ, നിശ്ചയമായും ഞങ്ങൾ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം സന്തതികളെ ഞങ്ങൾ അയച്ചുതരുകയും തന്നെ ചെയ്യുന്നതാണ്. (135) എന്നാൽ, ഒരു അവധി-- അതവർ പ്രാപിക്കുംവരെ നാം അവരിൽ നിന്ന് ശിക്ഷയെ (നീക്കി) തുറവിയാക്കിയപ്പോൾ, അപ്പോൾ, (അതാ) അവർ (വാക്ക്) ലംഘിക്കുന്നു! (134) സംഭവിച്ച (ഉണ്ടായ)പ്പോൾ അവരുടെമേൽ, അവരിൽ الر ِ ّ ج ْ ز ُ കുലുക്കം, (ശിക്ഷ) او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക ر َ ب َّ ك َ നിന്റെ റബ്ബിനോട് അവൻ കാരാറ് (ഉത്തരവ്) നൽകിയ പ്രകാരം (നൽകിയതുകൊണ്ട്) നിന്റെ അടുക്കൽ നീക്കി (തുറവിയാക്കി)തന്നെങ്കിൽ ع َ ن َّ ا ഞങ്ങളിൽ നിന്ന് الر ِ ّ ج ْ ز َ ശിക്ഷയെ നിശ്ചയമായും ഞങ്ങൾ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും ഞങ്ങൾ അയക്കുകയും തന്നെ ചെയ്യും م َ ع َ ك َ നിന്റെ കൂടെ സന്തതികളെ (135) എന്നിട്ട് നാം തുറവിയാക്കി (നീക്കി)യപ്പോൾ അവരിൽ നിന്ന് الر ِ ّ ج ْ ز َ ശിക്ഷയെ ഒരവധിവരെ ْ ُ ന അവർ അതിങ്കൽ എത്തുന്നവരാണ് അപ്പോൾ അവർ (അതാ) ലംഘിക്കുന്നു മേൽ വിവരിച്ച തരത്തിലുള്ള ശിക്ഷകൾ അനുഭവപ്പെടുമ്പോൾ, മൂസാ നബി (അ)യെ സമീപിച്ചു ഞങ്ങൾ വിശ്വസിച്ചുകൊള്ളാമെന്നും, വിട്ടുതരാമെന്നും അവർ വാക്ക് കൊടുക്കുകയും, ആപത്തിൽ നിന്ന് രക്ഷക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുകയും ചെയ്യും. അദ്ദേഹം പ്രാർത്ഥിക്കുകയും ആപത്ത് നീങ്ങുകയും ചെയ്തുകഴിഞ്ഞാൽ, പിന്നെയും സ്ഥി തി മുമ്പത്തെപ്പോലെതന്നെ. അങ്ങിനെ, അവർക്ക് എത്താവുന്നേടത്തോളം കാലം അവർക്ക് അല്ലാഹു ഒഴിവ് നൽകി. എന്നിട്ടൊന്നും അവർ വാക്ക് പാലിച്ചില്ല എന്നു സാ രം.
7:136

فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

(136) അപ്പോൾ, നാം അവരോട് പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തിൽ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ വ്യാജമാക്കുകയും, അവയെപറ്റി അവർ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താൽ. (136) അപ്പോൾ അവരോട് നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു അങ്ങനെ നാം അവരെ മുക്കി സമുദ്രത്തിൽ അവരാണെന്നതുകൊണ്ട്, അവർ (ആയ) കാരണത്താൽ അവർ വ്യാജമാക്കി (എന്ന) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ ആയിരിക്കുക (ആയിത്തീരുക)യും ചെയ്തു (വെന്ന) ْ َ ا ع َ അവയെപറ്റി അശ്രദ്ധർ അല്ലാഹുവിന്റെ കൽപന പ്രകാരം മൂസാ (അ) കൂട്ടി ഒരു രാത്രി ഈജിപ്തിൽ നിന്ന് കിഴക്കോട്ട് പുറപ്പെട്ടു. വഴിമദ്ധ്യേ ചെങ്കട ലിനടുത്തെത്തി, അവന്റെ കല്പനപ്രകാരം മൂസാ നബി (അ) തന്റെ വടികൊണ്ടു സമുദ്രത്തിൽ അടിച്ചു. ജലം ഇരുവശത്തേക്കും ഒഴിഞ്ഞു നിൽക്കുകയും മദ്ധ്യത്തിലൂടെ തുറന്നു വിശാ ലമായ ഒരു വഴിയുണ്ടായിത്തീരുകയും ചെയ്തു. ആ വഴിയിലൂടെ ർ സുരക്ഷിതരായി കടന്നുപോയി അക്കരെപറ്റി. അവരെ പിന്തുടർന്ന് വന്നിരുന്ന സൈന്യവും ആ വഴിയിൽ ഇറങ്ങിയതോടെ വെള്ളം കൂട്ടിമുട്ടി അവർ അതിൽപെട്ടു മുങ്ങി നശിക്കുകയും ചെയ്തു. സൂഃ ത്വാഹായിലും, ദുഖാനിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. കൂടുതൽ വിശദമായി അറി യേണ്ടുന്നവർ സൂഃ ത്വാഹാക്ക് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പും കാണുക.
7:137

وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَـٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ

(137) ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതായ (ആ) ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. നാം അനുഗ്രഹം നൽകിയിട്ടുള്ള ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ, നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്ക് സന്തതികളിൽ പൂർത്തിയാകുകയും ചെയ്തു. അവർ ക്ഷമിച്ചത് നിമിത്തം. അവന്റെ ജനങ്ങളും നിർമിച്ചുകൊണ്ടിരുന്നതും, അവർ കെട്ടി ഉയർത്തിക്കൊണ്ടിരുന്നതും നാം തകർത്തുകയും ചെയ്തു. (137) നാം അവകാശപ്പെടുത്തി (അനന്തരമാക്കി)ക്കൊടുക്കുകയും ചെയ്തു ജനങ്ങൾക്ക് ആയിരുന്നതായ അവർ ബലഹീനരാക്കപ്പെടും, അവർക്ക് ദുർബ്ബലത കൽപ്പിക്കപ്പെടും ഉദയ (കിഴക്ക്) സ്ഥല(ഭാഗ)ങ്ങളെ الأر ْ ض ِ (ആ) ഭൂമിയുടെ അതിന്റെ അസ്തമയ (പടിഞ്ഞാറ്) സ്ഥല(ഭാഗ)ങ്ങളെയും നാം അനുഗ്രഹം-അഭിവൃദ്ധി-ആശീർവാദം നൽകിയതായ َ ا 9 ف ِ അതിൽ പൂർത്തിയാകുകയും ചെയ്തു നിന്റെ റബ്ബിന്റെ വാക്ക്, വാക്യം വളരെ നല്ല, അതിസുന്ദരമായ, ഏറ്റം നല്ല സന്തതികളിൽ, അവർ ക്ഷമിച്ച(സഹിച്ച)ത് നിമിത്തം നാം തകർത്തുക (താറുമാറാക്കുക)യും ചെയ്തു ആയിരുന്നത് പ്രവർത്തിക്കും, ഉണ്ടാക്കിത്തീർക്കും അവന്റെ ജനതയും അവരായിരുന്നതും അവർ ഉയർത്തിയുണ്ടാക്കും, കെട്ടിപ്പൊക്കും ബലഹീനമായി ഗണിക്കപ്പെട്ട ജനത തന്നെ. അവർക്ക് അവകാശപ്പെടുത്തിക്കൊടുക്കപ്പെട്ട അനുഗൃഹീത ഭൂമി ഫലസ്തീൻ ഉൾക്കൊള്ളുന്ന ശാം പ്രദേശവുമാകുന്നു. الأر ْ ض ِ 9 ف ِ (നാം ബറക്കത്ത് നൽകിയത്-അഥവാ അനുഗ്രഹിച്ച ഭൂമി) എന്ന് ശാം പ്രദേശങ്ങളെ വേറെ സ്ഥലത്തും വിശേഷിപ്പിച്ചിട്ടുണ്ട് (17:1). കൃഷി വ്യവസായങ്ങളുടെ ആധിക്യത്തിലും ഫലപുഷ്ടിയിലും ശാംപ്രദേശം അന്നും ഇന്നും പ്രസിദ്ധമത്രെ. ഇബ്റാഹീം നബി (അ)യുടെ കാലം തൊട്ട് ഈസാ നബി (അ)യുടെ കാലംവരെയായി വളരെയധികം പ്രവാചക ന്മാരുണ്ടായതും ആ പുണ്യഭൂമിയിൽ തന്നെ. അതിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറുഭാഗത്തുമുള്ള എല്ലാ സ്ഥലങ്ങളും അവർക്ക് അധീനപ്പെടുത്തിക്കൊടുത്തുവെന്നർത്ഥം. മുമ്പ് ഭൂമിയിൽ എവിടെയും അധികാരമോ സ്വാതന്ത്യ്രമോ ഇല്ലാതെ, മ ർദ്ദിതരും അടിമകളുമായിക്കഴിയുകയായിരുന്നുവല്ലോ അവർ. അതേ സമയത്ത് നെ്റയും കൂട്ടരുടെയും കഥ നേരെ മറിച്ചും. സൈന്യവും കടലിൽ മുങ്ങി നശിച്ചുവെന്നു മാത്രമല്ല, അവർ നേടിവെച്ചിരുന്ന കണക്കറ്റ സമ്പാദ്യങ്ങളും, കാട്ടകൾ, കൊട്ടാരങ്ങൾ, അണക്കെട്ടുകൾ, കൂറ്റൻ കെട്ടിടങ്ങൾ, തോട്ടങ്ങൾ, കൃഷികൾ മുതലായവയെല്ലാം തകർന്നു പോകുകയും ചെയ്തു. സമുദ്രം കടന്നു രക്ഷപ്പെട്ടപ്പോഴേക്കും ശാം രാജ്യങ്ങൾ അവരുടെ അധീനത്തിൽ വന്നുവെന്നും, സൈന്യവും മുങ്ങിനശിച്ചപ്പോഴേക്കും ഈജിപ്തിൽ അവരുടെ വകയായുള്ളതെല്ലാം തകർന്നു നശിച്ചുവെന്നുമല്ല അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം. ആ സംഭവത്തെത്തുടർന്ന് ക്രമേണ ആ രണ്ടു കാര്യങ്ങളും അനുഭവപ്പെട്ടുവെന്നത്രെ. ചെങ്കടൽ കടന്നതിനുശേഷം സംഭവബഹുലമായ നാൽപ ത് വർഷത്തിനുശേഷമാണ് ശാം പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുവാനും ആ രാജ്യങ്ങൾ അധീനപ്പെടു ത്തി സുഖജീവിതം അനുഭവിക്കുവാനും കഴിഞ്ഞത്. അതുപോലെ, കൂട്ടരും മുങ്ങിനശിക്കുന്നതിനു മു മ്പ്തന്നെ കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ട പലതരം ശിക്ഷകളാൽ നാശോന്മുഖമായി - ക്കഴിഞ്ഞിരുന്ന ഈജിപ്ത് അതോടുകൂടി ഇടയനില്ലാത്ത ല അനാഥമായിത്തീരുകയും ചെയ്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നടത്തപ്പെട്ടിരുന്ന ഭാരപ്പെട്ട ജോലികൾക്കെല്ലാം യന്ത്രം കണക്കെ ക്വിബ്ത്വികൾ ഉപയോഗപ്പെടുത്തിയിരുന്നത് അവർ കടൽ താ ണ്ടി രക്ഷപ്പെട്ടതോടുകൂടി ആ വാതിലും അടഞ്ഞുപോയി. അങ്ങനെ, അവന്റെ ജനതയും ഈജിപ്തിൽ നിർമിച്ചതും കെട്ടിപ്പൊക്കിയിരുന്നതുമെല്ലാം ക്ര മേണ തകർന്നു ശൂന്യമാകുകയും ചെയ്തു. 129--ാം വചനത്തിൽ, നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുവെ നശിപ്പിച്ചു തരുകയും, ഭൂമിയിൽ നിങ്ങളെ പകരമാക്കിത്തരുകയും ചെയ്തേക്കാമെന്ന് മൂസാ (അ) പറഞ്ഞു സമാധാനിപ്പിച്ചതായി അല്ലാഹു ഉദ്ധരിച്ചുവല്ലോ . മൂസാ (അ)ന്റെ ജനന സംഭവവും സന്ദർഭവും വിവരിക്കുന്ന മദ്ധ്യേ സൂറത്തുൽ ക്വസ്വ സ്വിൽ അല്ലാഹു ഇപ്രകാരം പറയുന്നു: "ഭൂമിയിൽ ബലഹീനരായി ഗണിക്കപ്പെട്ടവർക്ക് ദാക്ഷിണ്യം ചെയ്യണമെന്നും, അവരെ നേതാക്കളാക്കണമെന്നും, അവരെ അനന്തരാവകാശികളാക്കണമെന്നും, അവർക്ക് ഭൂമിയിൽ സ്വാധീനം നൽകണമെന്നും, ഹാമാനും അവരുടെ സൈന്യങ്ങളും അവരിൽ നിന്ന് നക്കുറിച്ച് ജാഗരൂകരായിക്കൊണ്ടിരിക്കുന്നുവോ അത് അവർക്ക് കാട്ടിക്കൊടുക്കണമെന്നും നാം ഉദ്ദേശിക്കുകയും ചെയ്യുന്നു' (ക്വസ്വസ്വ് 5,6). അവന്റെ സൈന്യത്തിന്റെയും നാശത്തോടുകൂടി ഇതെല്ലാം പൂർത്തിയാകുകയും ചെയ് തു. അതൊക്കെ സൂചിപ്പിച്ചുകൊണ്ടാണ് ക്ഷമിച്ചത് നിമിത്തം, നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്ക് അവരിൽ പൂർത്തിയാകുക യും ചെയ്തു) എന്ന് പറഞ്ഞിരിക്കുന്നത്. മൂസാ നബി (അ)യുടെ ദൗത്യ പ്രബോധനത്തെത്തുടർന്നു ബന്ധപ്പെട്ടുകൊണ്ടുള്ള സംഭവങ്ങൾ ഇവിടെ വെച്ചു അവസാനിച്ചു. അടുത്ത വചനം മുതൽ അദ്ദേഹത്തിന്റെ ജനതയായ ബന്ധപ്പെട്ടുകൊണ്ടുള്ള സംഭവങ്ങൾ വിവരിക്കുന്നു:-
7:138

وَجَٰوَزۡنَا بِبَنِيٓ إِسۡرَـٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ

(138) സന്തതി കളെ നാം സമുദ്രം വിട്ടുകടത്തി (രക്ഷപ്പെടുത്തി); എന്നിട്ട്, തങ്ങളുടെ ചില ബിംബങ്ങളുടെ അരികിൽ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കൽ അവർ വന്നു(ചേർന്നു). അവർ പറഞ്ഞു: "മൂസാ, ഇവർക്ക് ചില ദൈവങ്ങളുള്ളതുപോലെ ഞങ്ങൾക്ക് ഒരു ദൈവത്തെ നീ ഏർപ്പെടുത്തിത്തരണം'. അദ്ദേഹം പറഞ്ഞു: "നിശ്ചയമായും നിങ്ങൾ, അറിവില്ലാത്ത ഒരു(മൂഢ) ജനതയാകുന്നു. (138) നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി) ഇസ്റാ-ഈൽ സന്തതികളെ -സമുദ്രം, (ആ) കടൽ -എന്നിട്ടവർ വന്നു, അങ്ങനെ അവർ ചെന്നു -ഒരു ജനതയുടെ അടുക്കൽ, ജനതയിൽ, ജനതയിലൂടെ -അവർ ഭജനമിരിക്കുന്നു -ചില ബിംബങ്ങളുടെ അടുക്കൽ ْ ُ ട ل َ -തങ്ങളുടെ او ُ لا َ ق അവർ പറഞ്ഞു ഞങ്ങൾക്ക് നീ (താങ്കൾ) ഏർപ്പെടുത്തിത്തരുക, ആക്കിത്തരണം َ ً ا ഢ ِ إ -ഒരാരാധ്യ വസ്തുവെ (ദൈവത്തെ) -അവർക്കു (ഇവർക്കു)-ള്ളതു പോലെ ِ َ ة ٌ ഢآ -ആരാധ്യ വസ്തുക്കൾ (ദൈവങ്ങൾ) അദ്ദേഹം പറഞ്ഞു. നിശ്ചയമായും നിങ്ങൾ ق َ و ْ م ٌ -ഒരു ജനതയാണ് -വിവരമില്ലാത്ത (അജ്ഞരായ---വിഡ്ഢികളായ മുഢൻമാരായ).
7:139–140

إِنَّ هَـٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ

قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ

(139) "നിശ്ചയമായും ഇക്കൂട്ടർ--- അവർ ഏതൊന്നിൽ സ്ഥിതി ചെയ്യുന്നുവോ അത് (ആമാർഗം) --മുറിച്ചു (നശിപ്പിച്ചു)-കളയപ്പെടുന്നതാകുന്നു; അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫലശൂന്യവുമാകുന്നു.' (140) അദ്ദേഹം പറഞ്ഞു : "അല്ലാഹു അല്ലാത്തതിനെയോ ഞാൻ നിങ്ങൾക്കു ദൈവമായി (തേടി) അന്വേഷിക്കുന്നത് അവൻ നിങ്ങളെ ലോകരെക്കാൾ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു. (എന്നിരിക്കെ)! (139) ه َ ؤ ُ لاء ِ إ ِ ن َّ നിശ്ചയമായും ഇക്കൂട്ടർ മുറിച്ചു കളയപ്പെടുന്ന(-നശിപ്പിക്കപ്പെടുന്ന)-താണ് م َ ا -യാതൊന്ന്, എന്തോ (അത്) ْ ُ അവർ ِ هي ِ ف അതിലാണ് ഫലശൂന്യ (അർത്ഥരഹിത---നിരർത്ഥ)-വുമാകുന്നു -അവരായിരുന്നത്, ആയിക്കൊണ്ടിരിക്കുന്നത് -അവർ പ്രവർത്തിക്കുക. (140) اللها അദ്ദേഹം പറഞ്ഞു അല്ലാഹു അല്ലാത്തവരെയോ -ഞാൻ നിങ്ങൾക്കു തേടുന്നു (അന്വേഷിക്കുന്നു)- َ ً ا ഢ ِ إ ആരാധ്യനായി, ദൈവമായിട്ട് و َ ه ُ و َ അവനാകട്ടെ, അവൻ ആയിരിക്കെ നിങ്ങളെ ശ്രേഷ്ഠരാക്കിയി -രിക്കുന്നു (എന്നിരിക്കെ) -ലോകരെക്കാൾ കഴിഞ്ഞ 136-ാം വചനത്തിൽ കൂട്ടരെ നാം സമുദ്രത്തിൽ മുക്കി നശിപ്പിച്ചുവെന്നും, ഈ വചനത്തിൽ ഇസ്റാ-ഈല്യരെ നാം സമുദ്രം കടത്തി എന്നും പറഞ്ഞത് ഒരേ സംഭവം തന്നെ. ഫിർ-ഔന്റെയും അവന്റെ ആൾക്കാരുടെയും ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും ഫലം അവർക്ക് അനുഭവത്തിൽ കാണിച്ചു കൊടുത്തുവെന്ന നിലക്കാണ് അവരെ നാം മുക്കി നശിപ്പിച്ചു എന്നു അവിടെ പറഞ്ഞത്. ആ സംഭവം കഴിഞ്ഞ് അതിന്റെ ഓർമയും പുതുമയും നശിക്കുന്നതിന്റെ മുമ്പ് തന്നെ നിന്നുണ്ടായതും അവരുടെ നന്ദികേടിനും ബുദ് ധിഹീനതക്കും മകുടോദാഹരണവുമായ ഒരു സംഭവത്തിന്റെ തുടക്കം എന്ന നിലക്കാണ് അവരെ നാം സമുദ്രം വിട്ടു കടത്തി എന്നു ഇവിടെ പറഞ്ഞിരിക്കുന്നത് ; ഫിർ-ഔ നും സൈന്യവും നശിപ്പിക്കപ്പെടുകയും, മൂസാ നബി(അ)യും ചെങ്കടൽ കടന്ന് രക്ഷപ്പെടുകയും ചെയ്തതിന് ശേഷം വഴി മദ്ധ്യെ ബിംബാരാധകരായ ഒരു ജനതയുടെ വാസസ്ഥലത്ത് എത്തിച്ചേർന്നു. അവർ ബിംബങ്ങളെ ആരാ -ധിക്കുന്നതും അവയുടെ ചുറ്റും ഭജനത്തിലും ധ്യാനത്തിലുമിരിക്കുന്ന തും കണ്ടപ്പോൾ, അവരുടെ പഴയ ബിംബാരാധനയുടെയും പശു പൂജയുടെയും ഓർമ വന്നു. ഇവരെപ്പോലെ ഞങ്ങൾക്കും വല്ല ദൈവങ്ങളെയും അനുവദിച്ചു കിട്ടിയാൽ കൊള്ളാമെന്നായി. അതിനു വേണ്ടി അവർ മൂസാ നബി(അ)-യോടു അപേ -ക്ഷിച്ചു. ഇതാണ് സംഭവം. മൂസാ (അ) അവർക്കു നൽകിയ മറുപടിയിൽ ഒന്നാമതായി ട വിഡ്ഢിത്തം അവരെ ഓർമപ്പെടുത്തി. അതായത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വിസമ്മതിച്ചതിന്റെ ഫലമായി, അധികാര ശക്തിയിലും പ്രതാപത്തിലും ഉച്ചകോടിയിലെത്തിയിരുന്ന ഫിർ-ഔന്റെയും സൈന്യത്തിന്റെയും അതിദാരുണമായ കലാശവും, അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിച്ചതിന്റെ ഫലമാ യി നിങ്ങൾക്ക് ലഭിച്ച മഹാനുഗ്രഹവും മറ്റനേകം ദൃഷ്ടാന്തങ്ങളും നിങ്ങൾ കണ്ടറിഞ്ഞു. എന്നിട്ടും ഇത്രയും വേഗം അതെല്ലാം വിസ്മരിച്ചുകൊണ്ട് ഈ ബിംബാരാധകൻമാരെപ്പോലെ നിങ്ങൾക്കും ചില ദൈവങ്ങൾ വേണമെന്ന് നിങ്ങൾ ആവശ്യപ്പെടുമ്പോൾ, നിങ്ങൾ അങ്ങേ-അറ്റം വിഡ്ഢികൾ തന്നെയാണ് എന്നുണർത്തി. പിന്നീട് ബിംബാരാ -ധകരായ ഈ ജനങ്ങളുടെ മാർഗം പിഴച്ചതും ഭാവിയില്ലാത്തതുമാണെന്നും ചൂണ്ടികാട്ടി. അവസാനം അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചവരെന്ന നിലക്ക് ലോകത്ത് മറ്റാർക്കും ഇതേവരെ ലഭിക്കാത്ത അനുഗ്രഹങ്ങളും സ്ഥാന പദവിയും നൽകി നിങ്ങളെ അവൻ ഉൽകൃഷ്ടസമുദായമാക്കിത്തന്നിരിക്കുന്നു. പിന്നെയും നിങ്ങൾക്ക് അവനല്ലാത്ത ദൈവങ്ങളെത്തന്നെ വേണമെന്നാണോ എന്നോട് നിങ്ങൾ ആവശ്യ -പ്പെടുന്നത് ? അതിന് സമ്മതിക്കത്തക്കവണ്ണമുള്ള ഒരു വിഡ്ഢിയാണ് ഞാ നെന്നാണോ നിങ്ങൾ കണ്ട ബിംബാരാധകരായിരുന്ന ആ ജനത ചില പൗരാണിക അറബി ഗോത്രങ്ങളായിരുന്നുവെന്നും, അതല്ലപി -ന്നീട് ഏറ്റുമുട്ടേണ്ടിവന്ന - അമാലിക്വ ( ) വർഗത്തിൽപെട്ടവരായിരുന്നുവെന്നും പറയപ്പെട്ടു കാണുന്നു. രണ്ടായാലും ശരി, ചെങ്കടലിന്റെ കിഴക്കെ കര ഫലസ്തീൻ വരെയുള്ള പ്രദേശങ്ങൾ അധികം താമസിയാതെ ഇസ്റാ-ഈല്യരുടെ പ്രതാപത്തിൻ കീഴിലായിത്തീരുകയും, ഏകദൈവ വിശ്വാസത്തിന് പ്രചാരം സിദ്ധിക്കുകയും പ്രസ്താവ്യമാകുന്നു. ഇമാം അഹ്മദ്, നസാ-ഈ, ഇബ്നുജരീർ (റ) എന്നിവർ അബൂവാക്വിദില്ലൈഥി (-റ)-യിൽ നിന്നു ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു : ഞ ങ്ങൾ റസൂൽ തിരുമേനിയൊന്നിച്ച് ഹുനയ്നിന്റെ ഭാഗത്തേക്കു പോകുകയായിരുന്നു. വിടെ (വഴിയിൽ) ഒരു ഇലന്തമരം ഉണ്ടായിരുന്നു. അവിശ്വാസികൾ അതിന്റെ അടുത്തു ഭജനമിരിക്കുകയും, അവരുടെ ആയുധങ്ങൾ അതിൻമേൽ (പുണ്യംകരുതി) കെട്ടിതൂക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിന് ദാത്തു അൻവാത്വ് ( ذات انواط കെട്ടിത്തൂക്കുന്നത്) എന്നും പറഞ്ഞു വന്നിരുന്നു. അങ്ങനെ ഒരു വലിയ ഇലന്തമരത്തിനടുത്തുകൂ ടി പോകുമ്പോൾ ഞങ്ങൾ പറഞ്ഞു : റസൂലേ അവർക്കു ദാത്തു-അൻവാത്വുള്ളതുപോലെ ഞങ്ങൾക്കും ഒരു മരം നിശ്ചയിച്ചുതന്നാലും! അപ്പോൾ തിരുമേനി പറഞ്ഞു അല്ലാഹു അക്ബർ! സത്യമായും ഇതു മൂസാ (അ) നോട് ചോദിച്ചതു -പോലെയാണല്ലോ! പിന്നീട് തിരുമേനി ഈ ക്വുർ-ആൻ വചനങ്ങൾ (138, 139 വചനങ്ങ ൾ) ഓതുകയും ചെയ്തു. ഈ മാതിരിയിലുള്ള ചില ആരാധ്യ വൃക്ഷങ്ങളും, മതിലു -കളും കെട്ടിടങ്ങളുമൊക്കെ ഇന്നും മുസ്ലിം സമുദായ മദ്ധ്യെ -ള്ളത് അനിഷേധ്യമായ ഒരു വസ്തുതയാകുന്നു. അത്തരം വസ്തുക്കളിൽ വല്ല സാധന -ങ്ങളും വെച്ചെടുക്കുകയോ തടവിത്തൊടുകയോ ചെയ്യുന്നത് ഒരു പുണ്യമായി കരു -തപ്പെടുകയും പതിവുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന ഏതൊരു സത്യവിശ്വാസിയും അത്തരം കൃത്യങ്ങൾ കാണുമ്പോൾ മൂക്കിൻമേൽ കൈവിരൽ വെച്ചുകൊണ്ട് പറഞ്ഞു പോകും : അല്ലാഹു അക്ബർ എന്ന്! മൂസാ (അ) പ റഞ്ഞ അതേവാക്യം ان م قوم تجهلون (-നിശ്ചയമായും നിങ്ങൾ വിവരമില്ലാത്ത ജനങ്ങളാണ്)-എന്നു തന്നെയാണ് അങ്ങിനെയുള്ളവരെപ്പറ്റിയും പറയുവാനുള്ളത്. അല്ലാഹു മുസ്ലിം സമുദായത്തിന് നേർമാർഗവും തന്റേടവും നൽകട്ടെ. ആമീൻ ( ) അമാലിക്വ( عمالقة അമലേക്യർ) എന്നു പറയുന്നത് ഈജിപ്തിന്റെ കിഴക്കും ഫലസ്തീന്റെ തെക്കുമായിസ്ഥിതി ചെയ്യുന്ന മരു പ്രദേശങ്ങളിൽ അവിടവിടെയായി നിവസിച്ചിരുന്ന ഒരു പ്രാചീന വർഗമാകുന്നു. ഇവരോട് ഏറ്റുമുട്ടി പരാജയപ്പെടുത്തിയ ശേഷമാണ് ഇസ്റാ-ഈല്യർ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഫലസ്തീൻ രാജ്യങ്ങളിൽ പിന്നീട് കുടിയേറിപ്പാർത്തത്.
7:141

وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ

(141) സന്തതികളേ) ഫിർ-ഔന്റെ കൂട്ടർ നിങ്ങൾക്ക് കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ അവരിൽ നിന്നും നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭം (ഓർക്കുക) നിങ്ങളുടെ ആൺമക്കളെ അവർ അറുകൊല നടത്തുകയും, നിങ്ങളുടെ സ്ത്രീക(ളായ മക്ക)ളെ ജീവിക്കുവാൻ വിടുകയും ചെയ്തിരിക്കുന്നു. അതിൽ (നിങ്ങൾക്ക്) നിങ്ങളുടെ റബ്ബിങ്കൽനിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം ഉണ്ടായിരുന്നു. (141) നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭം ഫിർ-ഔന്റെ കൂട്ടരിൽ നിന്ന് -അവർ നിങ്ങൾക്ക് അനുഭവിപ്പിച്ചുകൊണ്ടിരിക്കെ ദുഷിച്ച (കടുത്ത---മോശകരമായ) ശിക്ഷ അവർ അറുകൊല ചെയ്തുകൊണ്ടിരുന്നു (കൊണ്ടിരിക്കെ) നിങ്ങളുടെ ആൺമക്കളെ അവർ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)-യും നിങ്ങളുടെ സ്ത്രീകളെ അതിലുണ്ട് ب َ لاء ٌ -ഒരു പരീക്ഷണം -നിങ്ങളുടെ റബ്ബിൽ നിന്നും ٌ 8 ع َ ظ ِ വമ്പിച്ച മേൽ വിവരിച്ചതും, തങ്ങളുടെ പൂർവ്വികൻമാർ കണ്ടനുഭവിച്ചതുമായ ചരിത്രസംഭവങ്ങളെ ഇപ്പോൾ നിലവിലുള്ള അല്ലാഹു ഓർമിപ്പിക്കുകയാണ്. നിങ്ങളിൽ കഴിഞ്ഞുപോയ ആ മഹത്തായ അനുഗ്രഹങ്ങളിൽ അഭിമാനം കൊള്ളുന്ന നിങ്ങൾ അതിന്റെ പേരിൽ സദാ നന്ദിയുള്ളവരായിരിക്കുകയും അവെ ന്റ കല്പനകൾ അനുസരിച്ച്കൊണ്ടിരിക്കുകയും വേണ്ടതാണെന്ന് താൽപര്യം. തുടർന്ന്കൊണ്ട് അതിനു ശേഷമുണ്ടായ ചില പ്രധാന സംഭവങ്ങൾ വിവരിക്കുന്നു: വിഭാഗം - 17
7:142

۞وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ

(142) മൂസായോട് മുപ്പത് രാത്രിക്കു നാം വാഗ്ദാനം നടത്തുകയുണ്ടായി : അതിനെ (വീണ്ടും) ഒരു പത്തു (രാത്രി) കൊണ്ട് നാം പൂർത്തിയാക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബിന്റെ നിശ്ചിത സമയം നാൽപത് രാത്രിയായി തികഞ്ഞു. മൂസാ തന്റെ സഹോദരൻ ഹാറൂനോട് പറയുകയും ചെയ്തു : (എന്റെ അഭാവത്തിൽ) നീ എന്നെ പ്രതിനിധീകരിക്കുക; നീ നല്ലതു പ്രവർത്തിക്കുകയും ചെയ്യുക; കുഴപ്പമുണ്ടാക്കുന്നവരുടെ മാർഗത്തെ നീ പിൻപറ്റുകയും ചെയ്യരുത്. (142) നാം വാഗ്ദാനം (കരാർ) നടത്തി (നിശ്ചയം ചെയ്തു) َ م ُ و -മൂസായോട്, മൂസയുമായി لاث ِ ين َ -മുപ്പത് രാത്രിക്ക് (ദിവസത്തേക്ക്) -അവയെ (അതിനെ) നാം പൂർത്തിയാക്കുകയും ചെയ്തു ب ِ ع َ ْ ٍ -ഒരു പത്ത് കൊണ്ട് ف َ ََّ അങ്ങനെ പൂർത്തിയായി, തികഞ്ഞു م ِ يق َ ات ُ -നിശ്ചിതസമയം, സമയ നിശ്ചയം തന്റെ റബ്ബിന്റെ നാൽപത് ل َ ي ْ َ ً രാത്രി (ദിവസം) മൂസാ പറയുകയും ചെയ്തു ِ هي ِ خلأ َ نو ُ را َ ه -തന്റെ സഹോദൻ ഹാറൂനോട് എനിക്ക് പിൻഗാമിയാകുക (പ്രതിനിധീകരിക്കുക)- എന്റെ ജനതയിൽ -നന്നാക്കുക (നല്ലതു പ്രവർത്തിക്കുക)യും ചെയ്യുക പിൻപറ്റുകയും ചെയ്യരുത് س َ ب ِ يل َ -മാർഗം, വഴി -നാശം (കുഴപ്പം)-ഉണ്ടാക്കുന്നവരുടെ. ഇതുവരെയും മൂസാ നബി(അ)ക്കു വേദഗ്രന്ഥം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം മുപ്പത് ദിവസവും, പിന്നീട് അതിനുശേഷം പത്തു ദിവസംകൂടി ആകെ നാൽപത് ദിവസം നോമ്പും ധ്യാനവുമായി സീനാമലയിൽ കഴിച്ചു കൂട്ടണമെന്നും, അതിനുശേഷം തൗറാത്ത് നൽകാമെന്നും അല്ലാഹു മൂസാ നബി-(അ) യോട് നിശ്ചയം ചെ യ്തു. ആ കാലത്ത് അദ്ദേഹത്തിന്റെ അഭാവത്തിൽ തനിക്കുപകരം ജനങ്ങളുടെ നേതൃ ത്വം വഹിക്കുവാനും അവരെ നയിക്കുവാനും സഹോദരൻ ഹാറൂൻ നബി(അ)െ യ അദ്ദേഹം ഏൽപിക്കുകയും ചെയ്തു. അവരിൽ ആവശ്യമായി കാണുന്ന നല്ലകാ -ര്യങ്ങൾ നടപ്പിൽ വരുത്തുവാനും, കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവർത്തനങ്ങളിലൊന്നും അകപ്പെടാതിരിക്കുവാനും പ്രത്യേകം ഉപദേശിക്കുകയും ചെയ്തു. ഹാറൂൻ (അ) അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനും അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം തനിക്ക് ഒരു സഹായകനായി അല്ലാഹു നിശ്ചയിച്ചുകൊടുത്ത പ്രവാച--കനുമായി -രുന്നു. സൂ: ത്വാഹയിൽ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ആ ജനതയുടെ സ്വഭാവ പ്രകൃതി വേണ്ടതുപോലെ മനസ്സിലാക്കിയ ആളാണല്ലോ മൂസാ നബി (അ). അതാണ് ഇങ്ങിനെ പ്രത്യേകം വസ്വിയ്യത്ത് ചെയ്യുവാൻ കാരണം. ദിവസം എന്ന അർത്ഥത്തിൽ ل َ ي ْ َ ٌ (-രാത്രി) എന്ന പദം ഉപയോഗിക്കുക അറബി ഭാഷയിൽ പതിവുണ്ട്. അതാണിവിടെയും ഉദ്ദേശ്യം. ഇതുപോലെത്തന്നെ ي َ و ْ م ٌ (-യൗമ്) എന്ന വാക്ക് ദിവസം എന്ന അർത്ഥത്തിന് പുറമെ "പകൽ' ( ) എന്ന അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. നാൽപതു രാത്രി നിശ്ചയിച്ചു -വെന്ന് പറയാതെ, ആദ്യം മുപ്പത്, പിന്നീട് പത്തുംകൂടി നാൽപത് പൂർത്തിയായി എന്ന് പറഞ്ഞിരിക്കകൊണ്ട് ആദ്യത്തെ നിശ്ചയം മുപ്പത് ദിവസമായിരുന്നുവെന്നും, പിന്നീട് എന്തോ കാരണത്താൽ പത്തും കൂടി വർദ്ധിപ്പിച്ചതാണെന്നും മനസ്സിലാക്കാം ഇതിന്റെ കാരണമെന്തായിരുന്നുവെന്നതിന് പറയത്തക്ക തെളിവുകളൊന്നുമില്ല. ( ) ഹാറൂൻ നബി(അ) മൂസാ നബി(അ)-യെക്കാൾ അൽപം വയസ്സു കൂടു - തൽ ഉണ്ടായിരുന്നു വെന്ന് പല ക്വുർ-ആൻ വ്യാഖ്യാതാക്കളും പറഞ്ഞു കാണാം. ഫറോവയോട് സംസാരിച്ച കാലത്ത് മോശെക്ക് എൺപത് വയസ്സും, അഹറോന്ന് എൺപത്തിമൂന്ന് വയസ്സുമായിരുന്നു എന്ന് ബൈബ്ളും പറയുന്നു. (പുറപ്പാട് മോശെ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപത് പകലും നാൽപത് രാവും യഹോവയോടു കൂടെയായിരുന്നുവെന്നത്രെ ബൈബ്ൾ പറയുന്നത് (പുറ:34 ൽ 28) ആദ്യത്തെ മുപ്പത് ദിവസം ദുൽക്വ-അ്ദഃ മാസവും പിന്നത്തെ പത്തു ദിവസം ദുൽഹിജ്ജഃ മാസത്തിലെ ആദ്യത്തെ പത്ത് ദിവസവും ആയിരുന്നുവെന്നത് മുജാഹിദ്, മസ്റൂക്വ്, ഇബ്നു ജുറൈജ് (റ) എന്നിവരും ഇബ്നു അബ്ബാ സും (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ملعا ّ اللها
7:143

وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ

(143) നമ്മുടെ നിശ്ചിത സമയത്തേക്കു മൂസാ വരുകയും, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ! എനിക്ക് (നിന്നെ) കാട്ടിത്തരേണമേ---ഞാൻ നിന്നിലേക്ക് (ഒന്നു) നോക്കിക്കാണട്ടെ! അവൻ പറഞ്ഞു: നീ എന്നെ കാണുകയില്ലതന്നെ; എങ്കിലും നീ (ആ) മലയിലേക്ക് നോക്കുക: (അതായത്:) എന്നിട്ട് അത് അതിന്റെ സ്ഥാനത്ത് ഉറച്ചു നിന്നുവെങ്കിൽ വഴിയെ നീ എന്നെ കണ്ടുകൊള്ളും. അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബ് മലയിലേക്ക് വെളിപ്പെട്ടപ്പോൾ, അതു അതിനെ പൊടിയാക്കി (തകർത്തു); മൂസാ ബോധമറ്റവനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോൾ, അദ്ദേഹം പറഞ്ഞു: നീ മഹാ പരിശുദ്ധൻ ധ --നിനക്ക് സ്തോത്രം പ ! ഞാൻ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങി; ഞാൻ സത്യവിശ്വാസികളിൽ ഒന്നാമത്തേവനുമാകുന്നു. (143) വന്നപ്പോൾ َ ഠم ُ و -മൂസാ -നമ്മുടെ നിശ്ചയ സമയത്തേക്ക് -അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു -അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ ر َ أ എനിക്ക് നീ കാണിച്ചു തരണം -നിന്നിലേക്ക് ഞാൻ നോക്കട്ടെ (കാണട്ടെ) َ لا َ ق -അവൻ പറഞ്ഞു നിശ്ചയമായും നീ എന്നെ കാണുന്നതല്ല, കാണുകയില്ലതന്നെ എങ്കിലും, എന്നാൽ നോക്കുക -മലയിലേക്ക് എന്നിട്ട് (അതായത്) അതു ഉറച്ച് (സ്ഥിരപ്പെട്ടു) നിന്നെങ്കിൽ അതിന്റെ സ്ഥാനത്ത് -എന്നാൽ വഴിയെ എന്നെ കാണും -എന്നിട്ടു (അങ്ങനെ) വെളിപ്പെട്ടപ്പോൾ -അദ്ദേഹത്തിന്റെ റബ്ബ് -മലയിലേക്ക്, പർവ്വത്തിന് അവൻ അതിനെ ആക്കി د َ ك ّ ً ا -പൊടി,-തുരുമ്പ് و َ خ َ ر َّ (-അടഞ്ഞ്) വീഴുകയും ചെയ്തു َ ഠم ُ و -മൂസാ ബോധമറ്റവനായി,നിശ്ചേഷ്ടനായി എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോൾ َ لا َ ق -അദ്ദേഹം പറഞ്ഞു മഹാ പരിശുദ്ധൻ,-നിനക്ക് സ്തോത്രം ت ُ ب ْ ت ُ -ഞാൻ പശ്ചാത്തപിച്ചു, മടങ്ങി -നിന്നിലേക്ക് -ഞാനാകട്ടെ ُ ل َّ و َ أ -ഒന്നാമനാണ് സത്യവിശ്വാസികളിൽ
7:144

قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّـٰكِرِينَ

(144) അവൻ ധ -റബ്ബ് പ -പറഞ്ഞു : മൂസാ, നിശ്ചയമായും എന്റെ ദൗത്യങ്ങൾ കൊണ്ടും, എന്റെ സംസാരം കൊണ്ടും നിന്നെ ഞാൻ (മറ്റു) മനുഷ്യരെക്കാൾ (പ്രത്യേകമാക്കി) തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ, ഞാൻ നിനക്കു നൽകിയത് നീ എടുത്തു ധ -സ്വീകരിച്ചു പ കൊളളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക (144) َ لا َ ق അവൻ പറഞ്ഞു -മൂസാ ّ إ -നിശ്ചയമായും ഞാൻ നിന്നെ തിരഞ്ഞു (തെളിയിച്ചു)-എടുത്തിരിക്കുന്നു َ ? الن ّ َ اس ِ ع َ മനുഷ്യരേക്കാൾ الا -എന്റെ ദൗത്യങ്ങൾകൊണ്ട് و َ ب ِ ك َ لام ِ ي -എന്റെ സംസാരം കൊണ്ടും ف َ خ ُ ذ ْ അതിനാൽ -എടുത്തു (പിടിച്ചു---സ്വീകരിച്ചു)-കൊള്ളുക -നിനക്ക് ഞാൻ നൽകിയത് و َ ك ُ ن ْ -ആയിരിക്കയും ചെയ്യുക - الش നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിൽ നിശ്ചയം പൂർത്തിയാക്കി മൂസാ നബി (അ) വന്നപ്പോൾ അല്ലാഹു സംസാരിച്ചു. സ്വപ്നം വഴിയോ, മനസ്സിൽ തോന്നിപ്പിച്ചോ നൽകു ന്ന വഹ്യ്, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറത്ത് നിന്നുള്ള സംസാരം, അല്ലെങ്കിൽ ഒരു ദൂ തനെ -അഥവാ മലക്കിനെ---അയച്ചുകൊണ്ട് നൽകുന്ന വഹ്യ് എന്നിങ്ങനെ മൂന്നു പ്രകാരത്തിലല്ലാതെ അല്ലാഹു ഒരു മനുഷ്യനോട് സംസാരിക്കുന്നതല്ല എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (സൂ: ശൂറായിലെ 51--ാം വചനവും വ്യാഖ്യാന വും നോക്കുക) ഇവയിൽ രണ്ടാമതു പറഞ്ഞ തരത്തിലുള്ള സംസാരമാണ് മൂസാ നബി(അ)--യു-- മായി നടന്നത്. ഈ മഹത്തായ അനുഗ്രഹം മൂസാ നബി(അ)--ക്കല്ലാതെ മററാർക്കും ഉണ്ടായതായി അറിയപ്പെട്ടിട്ടില്ല. ഈ വചനത്തിൽ നിന്നു തന്നെ അതു വ്യക്തമാവുന്നു. മൂസാ (അ) ഈജിപ്തിൽ നിന്നും അഭയാർത്ഥിയായി മദ്യനിൽ ചെന്നു ഏതാനും കൊല്ലം താമസിച്ച ശേഷം അവിടെ നിന്നും ഭാര്യാസമേതം ഈജിപ്തിലേക്ക് മട -ങ്ങിപ്പോരുമ്പോഴായിരുന്നു സീനാ താഴ്വരയിൽ വെച്ചു ആദ്യമായി അല്ലാഹുവിന്റെ സംസാരം അദ്ദേഹം കേട്ടത്. ആ അവസരത്തിൽ തന്നെയായിരുന്നു അദ്ദേഹത്തെ ഫിർ-ഔ നെ്റ അടുക്കലേക്ക് റസൂലായി അയച്ചതും. ഈ വചനത്തിൽ പറയുന്നത് അദ്ദേഹം തൗറാ ഏറ്റുവാങ്ങാൻ വേണ്ടി നിശ്ചയ പ്രകാരം സീനാ പർവ്വതത്തിൽ ചെന്നപ്പോഴുണ്ടായ സം സാരത്തെക്കുറിച്ചുമാകുന്നു. അല്ലാഹുവിന്റെ സംസാരം എങ്ങിനെയായിരിക്കും ? അതിന് അക്ഷരവും ശബ്ദവുമുണ്ടോ ? ഏതു ഭാഷയിലായിരിക്കും ? ഇതൊന്നും നമുക്ക് റിയുവാനോ സങ്കൽപിക്കുവാനോ സാധ്യമല്ല. സൃഷ്ടികളുടെ സംസാരങ്ങളുമായി തിന് യാതൊരു വിധ സാമ്യവും ഉണ്ടായിരിക്കുകയില്ലെന്ന് നമുക്കു തീർത്തു പറയാം. ഈ മഹത്തായ അനുഗ്രഹം---മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഈ മഹാഭാഗ്യം---ആസ്വ -ദിച്ചപ്പോൾ മൂസാ നബി-(അ)- ക്കുണ്ടായ മധുരമോഹനമായ അനുഭവം നിമിത്തം, അല്ലാഹുവിനെ നേ രിൽ ഒന്നു കാണുവാനുള്ള മഹാഭാഗ്യംകൂടി സിദ്ധിച്ചെങ്കിൽ കൊള്ളാമെന്ന് അദ്ദേഹത്തിന് അത്യാവേശം ജനിച്ചു. അദ്ദേഹം അപേക്ഷിച്ചു: റബ്ബേ ! ഈയുള്ളവനു നിന്നെ ഒന്നു കാണുവാനുള്ള മഹാഭാഗ്യം കൂടി നൽകണേ ! എനിക്ക് നിന്നെ കാണുമാറാക്കിത്തര ണേ ! ഞാനൊന്നു നോക്കികാണട്ടെ( )മൂസാ നബി(അ)--യുടെ വിശ്വാസക്കുറവുകൊണ്ടല്ല, വിഡ്ഢിത്തംകൊണ്ടുമല്ല, രാജാധിരാജനായ പരമോൽകൃഷ് ടനായ അല്ലാഹുവിന്റെ മഹിതമഹത്വങ്ങളെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടുമല്ല ആ പേക്ഷ, ആ തിരു സംസാരങ്ങൾ കേട്ടപ്പോൾ, ആ തിരുസന്നിധിയെ ഒന്നു കണ്ടാസ്വദിക്കുവാനുണ്ടായ അടങ്ങാത്ത മോഹം കൊണ്ടു മാത്രം. എല്ലാമെല്ലാം അറിയുന്ന അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചില്ല, ആ അപേക്ഷയിൽ പ്രതിഷേധിച്ചതുമില്ല. എങ്കിലും ഈ ഐഹിക ജീവിതത്തി ൽ ആർക്കും സാധ്യമല്ലാത്തതും, ഈ ലോകത്ത് പ്രകൃതിക്കതീതമായതുമാണ് ക്കാര്യമെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ് അല്ലാഹു ചെയ്തത്. അല്ലാഹു പറഞ്ഞു : നിനക്കെന്നെ കാണുവാൻ കഴിയുകയില്ല )അതോടൊപ്പം, ആ കാഴ്ച താങ്ങുവാനുള്ള ശക്തി അദ്ദേഹത്തെക്കാൾ എത്രയോ ഉറപ്പും കെൽപുമുള്ള ആ പർവ്വതത്തിന്നുപോലുമില്ലെന്ന് അനുഭവത്തിലൂടെ ചെയ്തു. അല്ലാഹു പറഞ്ഞു : എങ്കിലും ആ മലയി--ലേക്ക് നോക്കൂ : അത് അതിന്റെ സ്ഥാനത്തു ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ നിനക്കെന്നെ കണ്ടേക്കാവുന്നതാണ് എന്നിട്ട് റബ്ബ് മലയിലേക്ക് വെളിപ്പെട്ടു. ഉടനെ അതു പൊടിപൊടിയായി. അല്ലാഹുവിന്റെ ഈ വെളിപ്പാട് എങ്ങിനെയായിരുന്നുവെന്ന് അല്ലാഹുവിന് മാത്രം അറിയാം. അവന്റെ മഹത്വത്തിനും പരിശുദ്ധതക്കും അനുയോജ്യമായ ഒരു വെളിപ്പാടായിരിക്കും അതെന്ന് മാത്രം നമുക്ക് പറയാം. ബൂസ-ഈദിൽ ഖുദ്രി (റ) ഉദ്ധരിച്ച ഒരു നബി വചനം മുസ്ലിം (റ) രേഖപ്പെടുത്തിയ -തിന്റെ സാരം ഇപ്രകാരമാകുന്നു : അല്ലാഹുവിന്റെ മറ, പ്രകാശമാകുന്നു. ആ പ്രകാശം അവൻ തുറന്നുവിട്ടാൽ അവന്റെ തിരുമുഖത്തിന്റെ ജ്യോതിസ്സ് സൃഷ്ടികളെയെല്ലാം കരിച്ചുകളഞ്ഞേക്കും. ഇമാം അഹ്മദ്, തുർമുദി, ബൈഹക്വി, ഇബ്നു ജരീർ (റ) മുത -ലായവർ അനസ് (റ)ൽ നിന്ന് ഉദ്ധരിക്കുകയും, ഹാകിം (റ) ബലപ്പെട്ടതെന്ന് സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു ഹദീഥിൽ (-റബ്ബ് വെളിപ്പെട്ടപ്പോൾ) എന്നുള്ള വചനം ഓതികൊണ്ട് നബിതിരുമേനി അവിടുത്തെ പെരുവിരൽ ചെറുവിരലിന്റെ തലപ്പത്തുവെച്ചു വളരെ തുച്ഛം മാത്രമെന്നു സൂചിപ്പിക്കുകയുണ്ടായെന്നും വന്നിരിക്കുന്നു. ഇതല്ലാതെ ഇതിനപ്പുറം ഒരു വിശദീകരണം നമുക്കിവിടെ സാദ്ധ്യമല്ല. മല തകർന്നു തരിപ്പണമായ കാഴ്ച കണ്ടു മൂസാ (അ) ബോധം കെട്ടു നിലംപതിച്ചു. ബോധം വീണ്ടു കിട്ടിയപ്പോൾ അദ്ദേഹത്തിന് ബോധ്യമായി ; അല്ലാഹുവിനെ കാണുവാനുള്ള കഴിവ് തനിക്കില്ലെന്നും, തന്റെ അപേക്ഷ കുറെ കടന്ന പേക്ഷയായിട്ടുണ്ടെന്നും. അദ്ദേഹം പറഞ്ഞു : റബ്ബേ !നീ മഹാപരിശുദ്ധൻ ! ഞാനിതാ നിങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുന്നു അപേക്ഷിച്ചത് ഒരു മര്യാദകേടാണെങ്കിലും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കുറവു -കൊണ്ടോ, വിശ്വാസത്തിലുള്ള വക്രതകൊണ്ടോ അല്ല അതു സംഭവിച്ചതെന്നും നിലവിലുള്ള സത്യവിശ്വാസികളിൽ താൻ ഒന്നാമത്തേവനും മുമ്പനുമാകുന്നു എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മൂസാ നബി-(അ) യുടെ ഈ അപേക്ഷ കേവലം ധിക്കാരമോ, കുറ്റകര -മായ ഒരു പാപമോ ആയി അല്ലാഹു കണക്കാക്കിയിട്ടില്ലെന്ന് മേൽ വിവരിച്ചതിൽ നിന്നും മനസ്സിലായല്ലോ. 144-ാം വചനത്തിൽ നിന്നു തന്നെ ഈ വാസ്തവം കൂടുതൽ സ്പഷ്ടമാകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ നേരെ ആക്ഷേപത്തിന്റെ യാതൊരു സൂ ചനപോലും കൂടാതെ, എന്റെ ദൗത്യങ്ങൾ നൽകിയും, ഞാൻ നേരിൽ മറ്റെല്ലാ മനുഷ്യരെക്കാളും നിനക്കു ശ്രേഷ്ഠത നൽകിയിട്ടുണ്ടെന്നും, അതുകൊണ്ട് ഞാൻ നൽകുന്നത്---വേദഗ്രന്ഥം, ഉപദേശനിർദേശങ്ങൾ മുതലായവ- --വേണ്ടവിധം സ്വീകരിച്ചു നന്ദിയുള്ളവനായിരിക്കണം എന്നുമൊക്കെയാണല്ലോ അതിൽ പറയുന്നത്. ആ അപേക്ഷ സ്വീകരിക്കുവാൻ നിവൃത്തിയില്ലെങ്കിലും ഞാൻ നിനക്ക് പല പ്രത്യേക പദവികളും നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് അതിന്റെ രത്നച്ചുരുക്കം. സന്ദർഭവശാൽ ഇവിടെ ചില സംഗതികൾ ചൂണ്ടിക്കാട്ടുന്നത് നന്നായിത്തോന്നുന്നു. (1) അല്ലാഹുവിനെ കാണുവാനോ, പാരത്രികമായ കാഴ് ചകൾ കാണുവാനോ കഴിയുമാറുള്ള ഒരു പ്രകൃതി ഈ ലോകത്ത് അല്ലാഹു ആർക്കും നൽകി -യിട്ടില്ല. അതിനാൽ, മനുഷ്യന്റെ ബാഹ്യേന്ദ്രിയങ്ങൾക്കോ, ആന്തരേന്ദ്രിയങ്ങൾക്കോ വയൊന്നും താങ്ങുവാനുള്ള കെൽപുമില്ല. മരണത്തോടുകൂടി ഈ ഭൗതിക കാഴ്ചപ്പാട് അവസാനിക്കുന്നതോടൊപ്പം തന്നെ മുമ്പില്ലാത്ത പല അനുഭവങ്ങളും കാഴ്ചകളും അവനു വെളിപ്പെട്ടുകൊണ്ടിരിക്കും. പരലോകത്താകട്ടെ, കൂടുതൽ വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമായിരിക്കും ഉണ്ടായിരിക്കുക. വിടെ വെച്ച് അസംഭവ്യമായതും ഊഹിക്കുവാൻ പോലും കഴിയാത്തതുമായ പലതും അവിടെവെച്ചു സാധ്യമായിരിക്കും. കുറ്റവാളികളായ ആളുകളോട് ക്വിയാമത്തുനാളിൽ പറയെ പ്പടുന്ന സൂ: ക്വാഫിലെ ഒരു വാക്യം ഈ വാസ്തവം ചൂണ്ടിക്കാട്ടുന്നു. (-തീർച്ചയായും ഇതിനെക്കുറിച്ച് നീ അശ്രദ്ധയിലായിരുന്നു. ഇപ്പോൾ നിനക്ക് ന്റ മൂടിയെ നാം തുറന്ന് നീക്കിത്തന്നിരിക്കുന്നു. ആകയാൽ നിന്റെ കാഴ്ച ഇന്ന് മൂർച്ചയുള്ളതാകുന്നു. (ക്വാഫ് :22) ക്വിയാമത്തുനാളിൽ അക്രമികൾക്ക് നേരിടുന്ന ചില അനു -ഭവങ്ങളെപ്പറ്റി പറയുന്ന കൂട്ടത്തിൽ മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: اللها (-അവർ കണക്കുകൂട്ടിയിരുന്നില്ലാത്ത കാര്യങ്ങൾ അവർക്ക് അല്ലാഹുവിൽ നിന്നും വെളിവാകുകയും ചെയ്യും. (സുമ ർ: 47) (2) സത്യവിശ്വാസികൾ പരലോകത്ത്വെച്ച് അല്ലാഹുവിനെ കാണുമെന്നും, അത് അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്നും ചില ക്വുർ-ആൻ വചനങ്ങൾ വഴിയും അനേകം ഹദീഥുകൾ വഴിയും സംശയരഹിതമായി റിയപ്പെട്ടിട്ടുള്ളതാണ്. ഒരു സ്ഥലത്ത് അല്ലാഹു പറയുന്നു: (ചില മുഖങ് ങൾ അന്ന് - ക്വിയാമത്തുനാളിൽ -പ്രസന്നങ്ങളായിരിക്കും . അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും (75:22,23) സത്യനിഷേ -ധികളെക്കുറിച്ച് പറയുന്നു (-വേണ്ട, നിശ്ചയമായും അവർ, അന്നത്തെ ദിവസം തങ്ങളുടെ റബ്ബിൽ നിന്നും മറയിടപ്പെട്ടവർ തന്നെയായിരിക്കും. (83:15) ഇരുപതോളം സ്വഹാബികളിൽ നിന്നായി അനേകം മാർഗങ്ങളിൽകൂടി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല ഹദീഥുകളിലും സത്യവിശ്വാസികൾ പരലോകത്ത്െ വച്ച് അല്ലാഹുവിനെ കാണുന്നതാണെന്ന് സ്പഷ്ടമായ വാക്കുകളിൽ നബി അറിയിച്ചുതന്നിട്ടുണ്ട്. അപ്പോൾ മൂസാ നബി-(അ) യോട് അല്ലാഹു (നീ എന്നെ കാണുകയില്ല തന്നെ) എന്നു പറഞ്ഞ വാക്ക് ആധാരമാക്കിക്കൊണ്ട് അല്ലാഹുവിനെ പരലോക ത്ത്വെച്ചും ആർക്കും കാണുവാൻ സാധ്യമല്ലെന്ന് യുക്തിവാദികൾ പറയാറുള്ളത് തെറ്റാണെന്ന് തീർത്തു പറയാവുന്നതാണ്. ഈ വിഷയത്തിൽ വളരെയേറെ തർക്കവിതർക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും മൂൻ കാലത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ഇന്നും ചില യുക്തിവാദക്കാർ ആ പഴയ അഭി്ര പായം പുറപ്പെടുവിക്കുന്നതും കാണാം. യുക്തി ന്യായങ്ങൾ എന്തുതന്നെ സമർപ്പിക്കപ്പെട്ടാലും അല്ലാഹുവും റസൂലും വ്യക്തമാക്കിയ അക്കാര്യത്തിൽ, അവയെല്ലാം കേവലം നിരർത്ഥവാദങ്ങൾ മാത്രമായേ ഗണിക്കപ്പെടുവാനുള്ളൂ. മൂസാ നബി-(അ) യോ ട് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം. ഈ ലോകത്ത്വെച്ച് നിനക്ക് എന്നെ കാണുവാൻ കഴി -യുകയില്ല എന്നല്ല എന്നും മേൽ ചൂണ്ടികാട്ടിയ തെളിവുകളിൽ നിന്നും വ്യക്തമാ -ണ്. (3) അഭിമുഖീകരിച്ചു കൊണ്ട് അവരുടെ ധിക്കാരങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ, അല്ലാഹുവിനെ പരസ്യമായി കാണാതെ ഞങ്ങൾ താ ങ്കളെ വിശ്വസിക്കുന്നതേയല്ലെന്നു നിങ്ങൾ മൂസായോട് പറഞ്ഞുവെന്നും, അപ്പോ ൾ നിങ്ങൾക്ക് ഇടിത്തീ ബാധിച്ചുവെന്നും സൂറത്തുൽ ബക്വറഃ 55- ൽ അല്ലാഹു പറഞ്ഞി -രിക്കുന്നു. اللها താഴെ ഈ സൂറത്തിലെ 155-ാം വചനത്തിൽ, മൂസാ തന്റെ ജനങ്ങളിൽ നിന്നും എഴുപതുപേരെ നമ്മുടെ നിശ്ച ത സമയത്തേക്കു തിരഞ്ഞെടുത്തുവെന്നും, അവർക്കു കമ്പനം ( الر َ ج ْ ف َ ة )-പിടിപെട്ടപ്പോൾ ഞങ്ങളിലുള്ള ഭോഷൻമാർ പ്രവർത്തിച്ചതിന് ഞങ്ങളെ നീ വാ എന്നും മറ്റും മൂസാ (അ) ചോദിച്ചുവെന്നും പ്രസ്താവിക്കുന്നുമുണ്ട്. ഈ രണ്ട് വച--നങ്ങളിലും പ്രസ്താവിക്കപ്പെട്ട സംഭവങ്ങൾ ഒന്നു തന്നെയാണോ, അതല്ല രണ്ടും വെവ്വേറെ സംഭവങ്ങളാണോ എന്നുള്ളതിൽ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം കാണാം. എന്നാൽ നമ്മുടെ മുമ്പിലുള്ള ഈ വചനത്തിൽ മൂസാ നബി (അ) (റബ്ബേ എനിക്ക് നിന്നെ കാട്ടി തരണേ, ഞാൻ നിന്നെ നോക്കിക്കാണട്ടെ) എന്ന് ചോദിച്ചതും (നീ എന്നെ കാണുകയില്ലതന്നെ) എന്നു അല്ലാഹു മറുപടി പറഞ്ഞതും, മേൽ പ്രസ്താവിച്ച ആ രണ്ട് വചനങ്ങളിൽ പറഞ്ഞതും എല്ലാം ചേർന്നു ഒരേ സംഭവമാണെന്ന് അവരെ അനുകരിച്ച ചിലരും പറയുന്നു. മൂന്നു വചനങ്ങളിലെയും സംഭവം ഒന്നാണെന്ന് വ്യക്തമാക്കാ -തെത്തന്നെ ചില ആളുകൾ, മൂസാ (അ) അദ്ദേഹത്തിന്റെ സ്വന്തം നിലക്കല്ല---ജനങ്ങളു ടെ ആവശ്യപ്രകാരമാണ് -അല്ലാഹുവിനെ കാണുവാൻ ആവശ്യപ്പെട്ടതെന്നും പ റഞ്ഞു കാണുന്നു. ഇഹത്തിലും പരത്തിലും വെച്ച് അല്ലാഹുവിനെ കാണുക അസംഭ്യവമാണെന്ന അവരുടെ വാദത്തിൽ നിന്നും, അതിന് (നീ എന്നെ കാണുകയില്ല തന്നെ) എന്ന വാക്യത്തെ തെളിവാക്കുന്നതിൽ നിന്നും ഉടലെടുത്തതാണ് യഥാർത്ഥ -ത് തിൽ ഈ വാദം. മൂന്നൂ വചനങ്ങളിലും പറയുന്നത് ഒരേ സംഭവത്തെപ്പറ്റിയാണെ ന്ന വാദക്കാരിൽ ചിലരുടെ പ്രസ്താവനകൾ നോക്കുമ്പോൾ സംഭവത്തിന്റെ രൂപം ഇങ്ങിനെയാകുന്നു : എഴുപതു പേരെ തിരഞ്ഞെടുത്തുകൊണ്ട് മൂസാ (അ) അല്ലാഹു നിശ്ചയിച്ച സമയത്ത് പർവ്വതത്തിൽ ചെന്നു. അവർ മലയുടെ അടിയിലും മൂസാ (അ) മുകളിലുമായിരുന്നു. മൂസാ (അ) മടങ്ങി വന്നപ്പോൾ, തന്നോട് അല്ലാഹു സംസാരിച്ചുവെന്നും, തനിക്കു വേദ ഗ്രന്ഥം നൽകിയെന്നുമൊക്കെ പറയുന്നത് ഞങ്ങൾ വിശ്വസിക്കണ -മെങ്കിൽ ഞങ്ങൾക്ക് താൻ അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു തരുകതന്നെ വേ ണം എന്ന് അവർ മൂസാ (അ) നോട് ശഠിച്ചു. അദ്ദേഹം അവർക്കുവേണ്ടി അതിനായി അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ധിക്കാരപരമായ ഈ ചോദ്യം നിമിത്തം ഒരു ഭൂകമ്പം മുഖേന അല്ലാഹു അവരെ ശിക്ഷിച്ചു. സൂറത്തുൽ ബക്വറഃയിൽ പറഞ്ഞ ഇടിത്തീ )യും 155-ാം വചനത്തിൽ കാണുന്ന കമ്പന വും, ഈ വചനത്തിൽ മല പൊടി പൊടിയാക്കി എന്നു പറഞ്ഞതും - എല്ലാം ഭൂകമ്പത്തെ ഉദ്ദേശിച്ചാകുന്നു. അങ്ങനെ , കേവലം അസംഭവ്യമായ ഒരു കാര്യം മൂസാ നബി (അ) ജനങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെട്ടു. ഈ ചോദ്യം കുറ്റകരമായ ഒരു പാപമായതുകൊണ്ടാണ് മൂസാ (അ)-ഞാൻ പശ്ചാത്തപിച്ചു മടങ്ങി( എന്നു പറഞ്ഞത്. ഇതാണ് മൂന്നു വചനങ്ങളും കൂട്ടി യോജിപ്പിച്ചുകൊണ്ട് അവർ പറഞ്ഞതിന്റെ ചുരുക്കം. മനസ്സിൽ ഒരു മുൻവിധി നേരത്തെ തന്നെ ഒളിച്ചുവെക്കാതെ---തുറ ന്ന മനസ്സോടെ- -ഈ മൂന്നു ക്വുർ-ആൻ വചനങ്ങളും അവയിലെ വാക്കുകളും, പ്രതിപാദന രീതിയും കണക്കിലെടുത്തുകൊണ്ട് പരിശോധിക്കുന്ന ഏതൊരു നിഷ്പക്ഷ ബുദ്ധിക്കും വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും : മൂസാ (അ) അല്ലാഹുവിനെ കാണുവാൻ അപേക്ഷിച്ച സംഭവവും, ജനങ്ങൾ അല്ലാഹുവിനെ കാണണമെന്നു ശഠിച്ച സംഭ -വവും വെവ്വേറെയാണെന്നും, എല്ലാം ഒരേ സംഭവമാക്കിക്കൂട്ടിയിണക്കുവാൻ ശ്രമിക്കുന്നത് സദുദ്ദേശപൂർവ്വമല്ലെന്നും ഇമാം റാസീ (റ) മുതലായ പല വ്യാഖ്യാതാക്കളും ഇവരുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടും, അതിലെ കൊള്ളരുതായ്മകളെ എടുത്തുകാട്ടിക്കൊണ്ടും വളരെയേറെ സംസാരിച്ചിരിക്കുന്നത് കാണാം. ദൈർഘ്യം ഭയന്നു അവ ഉദ്ധരിക്കുവാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അവർ ചൂണ്ടി -ക്കാട്ടിയ ചുരുക്കം ചില സംഗതികളുടെ സാരം മാത്രം ഉദ്ധരിക്കാം: 1) അല്ലാഹുവിനെ കാണണമെന്ന് ശഠിക്കുന്നത് ഒരു തെറ്റായ കാര്യ -മായിരുന്നിട്ടും അതിനെപ്പറ്റി അവരെ ആക്ഷേപിക്കുകയോ, അവർക്ക് കാര്യം പറഞ്ഞു മ നസ്സിലാക്കുകയോ ചെയ്യാതെ, അതിനു വേണ്ടി അല്ലാഹുവിനോട് നേരിൽ ആവശ്യ -പ്പെടുവാൻ മാത്രം ബുദ്ധിമോശം മൂസാ നബി(അ)-ക്കില്ലെന്ന് തീർച്ചയാണ്. ഈ ജനങ്ങൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു ദൈവത്തെ ഏർപ്പെടുത്തിത്തരണം എന്നു അവർ ആവശ്യപ്പെട്ടപ്പോൾ മൂസാ (അ) ചെയ്തതെന്താണെന്നു (138,139 വചനങ്ങളിൽ) നാം കണ്ടുവല്ലോ. ജനങ്ങളുടെ ആവശ്യപ്രകാരമാണ് മൂസാ (അ) അപേക്ഷിച്ചതെ -ങ്കിൽ നിന്നെ എനിക്ക് കാണിച്ചുതരണം എന്നും, ഞാൻ നിന്നെ നോക്കിക്കാണട്ടെ എന്നും അല്ല അദ്ദേഹം പറയേണ്ടിയിരുന്നത്. "അവർക്ക് കാണിച്ചു കൊടു ക്കണം' എന്നും "അവർ നോക്കിക്കാണട്ടെ' روا ) എന്നും ആയിരുന്നു പറയേണ്ടിയിരുന്നത്. ചുരുങ്ങിയ പക്ഷം, "ഞങ്ങൾക്കുകാണിച്ചു തരണം,' "ഞങ്ങൾ നോക്കട്ടെ' എന്നെങ്കിലുമായിരുന്നു പറയേണ്ടത്. അല്ലാഹുവിന്റെ മറുപടിയിലും തന്നെ നീ എന്നെ കാണുകയില്ല എന്നായിരുന്നില്ല പറയേണ്ടത്. 3) അല്ലാഹുവിനെ കാണൽ രണ്ട് ലോകത്തുവെച്ചും അസംഭവ്യമാണെങ്കിൽ ആ വാദക്കാരായ ഓരോരുത്തർക്കും മനസ്സിലാക്കുവാൻ കഴിഞ്ഞ അക്കാര്യം മൂസാ നബി(അ)ക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ലെന്നും, അങ്ങനെ, ഒരു സംഭവ്യ കാര്യത്തിനുവേണ്ടി ആവശ്യപ്പെടുമാറ് അറിവില്ലാത്ത ആളായിരുന്നു ആ്ര പവാചകനെന്നുമാണ് അതിന്റെ അർത്ഥം ّ اللهاذاعم 4) മൂസാ (അ) ബോധംകെട്ടുവീണുവെന്നും, ബോധംവന്നപ്പോൾ പശ്ചാത്തപിച്ചുവെന്നും ഇവിടെ പറയുന്നു. ജനത്തെപ്പറ്റി അതൊന്നും പറയുന്നില്ല. അൽബക്വറഃ ലും താഴെ 155 ലുമാകട്ടെ, ജനങ്ങൾക്ക് ഇടിത്തീയും, കമ്പനവും ബാധിച്ചുവെന്നല്ലാതെ, മൂസാ നബി(അ)ക്ക് ഒന്നും ബാധിച്ചതായി പറയുന്നില്ല. കൂടാതെ 1 55-ാം വചനത്തിൽ ജനങ്ങൾക്ക് കമ്പനം പിടിപെട്ടപ്പോൾ, അദ്ദേഹം അവരെപ്പറ്റി അല്ലാഹുവിനോട് പ്രാർത്ഥിച്ചതായും പറയുന്നു. അപ്പോൾ കമ്പനം അദ്ദേഹത്തിനു ബാധിച്ചില്ലെന്നാണ് അതിൽ നിന്നും വരുന്നത്. ഇത്രയും പറഞ്ഞതിൽ നിന്ന് തന്നെ ഇവരുടെ വാ ദം ശരിയല്ലെന്നും, മുൻവിധിയോടു കൂടി നടത്തപ്പെടുന്ന ഒരു ദുർവ്യാഖ്യാനം മാ്ര തമാണ് അവരുടേതെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. സന്ദർഭത്തോട് ബന്ധപ്പെട്ട മറ്റൊരു കാര്യംകൂടി ഇവിടെ ഉണർത്തേണ്ടതായി തോന്നുന്നു. സാധാരണ ഗതിയിൽ പലപ്പോഴും അനുകരിക്കാറുളള ഒരു പണ്ഡിതൻ, ഇവിടെ സംസാരിക്കുന്ന മാദ്ധ്യ വച്ച് അല്ലാഹുവിനെ കാണുന്നതിനെ അനുകൂലിച്ചു കാണുന്നു. പക്ഷേ, അതിന് ദേ്ദഹത്തിന്റെ വക ഒരു വിചിത്രമായ ന്യായമാണ് തെളിവാക്കിയിരിക്കുന്നത്. മനുഷ്യൻ പരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും, മരണശേഷവും ആ പുരോഗമനം തുടർന്നുകൊണ്ടിരിക്കുമെന്നും, ഇന്നില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ടാകുമെന്നും അങ്ങനെ പ്രപഞ്ച കർത്താവിനെ അവൻ കാണുമെന്നുമാണതിന്റെ ചുരുക്കം. പുരോഗ -മിച്ച് പുരോഗമിച്ചു പ്രപഞ്ചകർത്താവിനെ- - -അല്ലാഹുവിനെ - കാണുവാനുള്ള കഴിവ് മനുഷ്യന് ഭാവിയിലുണ്ടാകുമെന്നർത്ഥം. എന്നാൽ അല്ലാഹുവിനെ കാണുന്ന കാര്യം സത്യവിശ്വാസികൾക്ക് അല്ലാഹു നൽകുന്ന ഒരു വമ്പിച്ച അനുഗ്രഹം മാത്രമാണെന്നും, അതു ശാസ്ത്രീയമോ ബുദ്ധിപരമോ ആയ പുരോഗമനംകൊണ്ട് സിദ്ധിക്കുന്ന കഴിവല്ലെ -ന്നും, ക്വുർ-ആനും ഹദീഥുമായി അൽപമാത്ര ബന്ധമെങ്കിലും ഉള്ളവർക്കറിയാം. അവരതിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഈ തരത്തിലുള്ള പ്രസ്താവനകൾക്ക് ധൈര്യം വരുവാൻ കാരണം ആലോചിക്കുമ്പോൾ اللها (-അല്ലാഹുവിനെ കണക്കാക്കേണ്ടപ്രകാരം അവർ കണക്കാക്കിയിട്ടില്ല.) എന്ന ക്വുർ-ആൻ വചനമാണ് ഓർമവരുന്നത്.
7:145

وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ

(145) അദ്ദേഹത്തിന് (മൂസാക്ക്) എല്ലാ കാര്യങ്ങളെക്കുറിച്ചും പലകകളിൽ നാം എഴുതിക്കൊടുക്കുകയും ചെയ്തു. അതായത്., സദുപദേശവും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും. (നാം പറയുകയും ചെയ്തു:) അതിനാൽ നീ അവയെ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുക. നിന്റെ ജനങ്ങളോട് അവയിലെ വളരെ നല്ല കാര്യങ്ങളെ അവർ സ്വീകരിക്കുവാൻ കൽപിക്കുകയും ചെയ്യുക. തോന്നിയവാസികളുടെ പാർപ്പിടം ഞാൻ നിങ്ങൾക്ക് വഴിയെ കാണിച്ചു തരാം. (145) നാം എഴുതുക (എഴുതിക്കൊടുക്കുക)യും ചെയ്തു ُ َ … അദ്ദേഹത്തിന് الأل ْ و َ احِ في ِ -പലകകളിൽ -എല്ലാ കാര്യത്തെക്കുറിച്ചും, എല്ലാ കാര്യത്തിൽ നിന്നും അതായത് സദുപദേശം يلا -വിശദീകരണവും -എല്ലാ കാര്യത്തിനും -അതിനാൽ അത് (അവ) എടുത്തു (പിടിച്ചു--- സ്വീകരിച്ചു)-കൊള്ളുക -ശക്തിയോടെ, ബലത്തിൽ -കൽപിക്കുകയും ചെയ്യുക -നിന്റെ ജനങ്ങളോട് -അവർ എടുക്കട്ടെ(-സ്വീകരിക്കുവാൻ) -അവയിലെ(-അതിലെ) വളരെ നല്ലതിനെ(-നല്ലകാര്യങ്ങളെ) -നിങ്ങൾക്ക് ഞാൻ വഴിയെ കാട്ടിത്തരും َ را َ د - പാർപ്പിടം, ഭവനം, വസതി -തോന്നിയവാസി(ധിക്കാരി)-കളുടെ. അല്ലാഹുവിനെ കാണുവാനുള്ള അപേക്ഷ സ്വീകരിക്കുവാൻ നിവൃത്തി -യില്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ശേഷം മൂസാ നബി(അ) ക്കു കാടുത്ത ചില അനുഗ്രഹങ്ങളെ അല്ലാഹു ഓർമിപ്പിച്ച കൂട്ടത്തിൽ اتيتك (-നിനക്കു ഞാൻ നൽകിയത് എടുത്തു കൊള്ളുക) എന്നു പറഞ്ഞിരുന്നുവല്ലോ. അതിന്റെ ഒരു വിശദീകരണമാണ് ഈ വചനത്തിൽ കാണുന്നത്. അതായത്, ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വേണ്ടതുപോലെ വിവരിക്കുകയും ആവശ്യമായ ഉപദേശ നിർദേശങ്ങൾ അടങ്ങുകയും ചെയ്യുന്ന തൗറാത്താകുന്ന വേദഗ്രന്ഥം ചില പലകകളിലായി അല്ലാഹു അദ്ദേഹത്തിന് എഴുതിക്കൊടുത്തു. അതിനെ ശരിക്കും മുറുകെപി -ടിച്ചു കൊണ്ടിരിക്കണമെന്നും അതിൽ കാണുന്ന നല്ല കാര്യങ്ങളെ അനുഷ്ഠിക്കുവാൻ ജനങ്ങളെ ഉപദേശിക്കണമെന്നും കൽപിക്കുകയും ചെയ്തുവെന്നു സാരം. തൗറാത്തിന്റെ പലകകൾ എന്തു കൊണ്ടുള്ളതായിരുന്നു ? എത്ര എണ്ണം ണ്ടായിരുന്നു ? എങ്ങിനെയാണത് എഴുതപ്പെട്ടത് ? എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അതറിയാത്തതുകൊണ്ട് ഒരു ദോഷവും ബാധിക്കുവാനുമില്ല. പല രും പലതും പറഞ്ഞു കാണുമെങ്കിലും അവയെല്ലാം പരസ്പരം പൊരുത്തപ്പെടാത്ത ചില വാർത്തകൾ മാത്രമാകുന്നു. എന്റെ കൽപനാ നിർദേശങ്ങൾ അനുസരിക്കാതിരിക്കുന്ന ധിക്കാരികൾക്ക് അതിന്റെ ഫലം വഴിയെ അനുഭവത്തിൽ കാണാം. അവെ ര വെറുതെ വിട്ടേക്കുമെന്ന് അവർ ധരിക്കേണ്ട എന്നുള്ള ഒരു താക്കീതാണ് അവസാനെ ത്ത വാക്യം.
7:146–147

سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ

(146) ന്യായമില്ലാതെ ഭൂമിയിൽ അഹംഭാവം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളിൽ നിന്നും ഞാൻ തിരിച്ചു വിടുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവർ അവയിൽ വിശ്വസിക്കുകയില്ല. തന്റേടത്തിന്റെ (നേർ)-മാർഗം കണ്ടാൽ അതിനെ അവർ ഒരു മാർഗമായി സ്വീകരിക്കുകയുമില്ല. പിഴവിന്റെ (ദുർ) മാർഗം കണ്ടാൽ അതിനെ അവർ മാർഗമായി സ്വീകരിക്കുകയും ചെയ്യും. അത്, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ വ്യാജമാക്കുകയും, അവയെക്കുറിച്ച് അശ്രദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടത്രെ. (147) നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കിയവരാകട്ടെ, അവരുടെ പ്രവൃത്തികൾ (പൊളിഞ്ഞ്) വിഫലമായി. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്നല്ലാതെ അവർക്കു പ്രതിഫലം കൊടുക്കപ്പെടുമോ ! ധ ഇല്ല തന്നെ (146) ഞാൻ തിരിച്ചു വിടും, തിരിച്ചു വിട്ടേക്കും -എന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് َّ ِ ين َ +ا യാതൊരുകൂട്ടരെ -അഹംഭാവം നടിക്കുന്ന, വലുപ്പം കാണിക്കുന്ന الأر ْ ض ِ في ِ -ഭൂമിയിൽ -ന്യായം (കാര്യം---അവകാശം) ഇല്ലാതെ അവർ കാണുന്ന പക്ഷം, കണ്ടാലും آي َ ة ٍ ك ُ لَّ എല്ലാ ദൃഷ്ടാന്തവും -അതിൽ അവർ വിശ്വസിക്കുകയില്ല അവർ കാണുന്ന പക്ഷം, കണ്ടാലാകട്ടെ الر -തന്റേടത്തിന്റെ മാർഗം, നേർവഴി -അതവർ ആക്കുക(-സ്വീകരിക്കുക)-യില്ല س َ ب ِ يلا -മാർഗമായിട്ട്, വഴിയായിട്ട് -അവർ കണ്ടുവെങ്കിലോ -പിഴവിന്റെ മാർഗം -അതവർ ആക്കും, സ്വീകരിക്കും س َ ب ِ يلا മാർഗമായി ذ َ ل ِ ك َ അത് -അവർ വ്യാജമാക്കിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ദൃഷ്ടാന്തങ്ങളെ -അവർ ആയിരിക്കുകയും ْ َ ا ع َ - അവയെപ്പറ്റി അശ്രദ്ധർ. (147) ّ َ ِ ين َ+ك -വ്യജമാക്കിയവർ -നമ്മുടെ ദൃഷ്ടാന്തങ്ങളെ -കാണുന്ന (കണ്ടുമുട്ടുന്ന)-തിനെയും الآخ ِ ر َ ة ِ -പരലോകത്തെ വിഫലമായി, പൊളിഞ്ഞു -അവരുടെ പ്രവൃത്തി (-കർമം)-കൾ -അവർക്ക് പ്രതിഫലം കൊടുക്കപ്പെടുമോ -അവർ ആയിരുന്നതിന്നല്ലാതെ (-അവർ) പ്രവർത്തിക്കും. ആൾക്കാരുടെയും അഹന്തയും ഗർവ്വും നിമിത്തം അവർ ല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കൊണ്ടിരുന്നതിന്റെ ഫലമാ യി അവർ അനുഭവിച്ച ദാരുണമായ പര്യവസാനത്തെയും , അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെയും സംബന്ധിച്ചായിരുന്നു കഴിഞ്ഞ വചനങ്ങളിൽ സംസാരം. ഫിർ-ഔന്റെ കൂട്ടർക്ക് അത്രയും ശോചനീയമായ ദുരവസ്ഥ വന്നു ചേരുവാനുള്ള സാക്ഷാൽ കാരണം അവരുടെ അഹംഭാവവും ഗർവ്വുമാണെന്നും, അഹംഭാവത്തിന്റെയും ഗർവ്വിന്റെയും അനന്തരഫലം അതിഭയങ്കരമായിരിക്കുമെന്നും, ഇടക്കുവെച്ച് അല്ലാഹു ഓർമിപ്പിക്കുകയാണ്. ഒരു വ്യാഖ്യാനത്തിന്റെയും സഹായംകൂടാതെ തന്നെ ഈ വചനത്തിലെ ആശയം വ്യക്തമാണ്. ഇബ്നുമസ്-ഊദ് (റ) പറയുന്നു : ഹൃദയത്തിൽ ഒരു കടുകു മ ണിയോളം അഹംഭാവമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്നു റസൂൽ പറഞ്ഞു: അപ്പോൾ ഒരാൾ ചോദിച്ചു : ഒരാൾക്ക് അവന്റെ വസ്ത്രം നല്ലതായിരിക്കു--വാനും, ചെരുപ്പ് നല്ലതായിരിക്കുവാനും ഇഷ്ടമുണ്ടായിരിക്കും (ഇതു അഹംഭാവമാ ണോ ? ) തിരുമേനി പറഞ്ഞു: നിശ്ചയമായും അല്ലാഹു സൗന്ദര്യവാനാണ്, അവൻ സൗന്ദര്യം ഇഷ്ടെ പ്പടുന്നു. അഹം- "ഭാവമെന്നാൽ യഥാർത്ഥത്തെ ധിക്കരിക്കലും ജനങ്ങളെ നിസ്സാരരാക്ക -ലുമാകുന്നു.' (മു) അടുത്ത വചനങ്ങളിൽ സംസാര വിഷയം തുടരുന്നു: വിഭാഗം - 18
7:148–149

وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ

وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ

(148) മൂസാ (പോയതി)-ന്റെ ശേഷം അദ്ദേഹത്തിന്റെ ജനത അവരുടെ ആഭരണം കൊണ്ട് ഒരു പശുക്കുട്ടിയെ---മുക്കുറ (ശബ്ദം) ഉളളതായ ഒരു ശരീരം (സ്വരൂപം) - ഉണ്ടാക്കിത്തീർത്തു. അതിനെ ധ ആരാധിച്ചുവന്നു അവർക്ക് കണ്ടുകൂടേ, അതവരോട് സംസാരിക്കുന്നുമില്ല, ഒരു മാർഗവും അവർക്ക് കാട്ടിക്കൊടുക്കുന്നുമില്ല എന്ന് (അതെ) അതവർ ഉണ്ടാക്കി ! അവർ അക്രമികളുമായിരുന്നു. (149) അവർ കൈകളിൽ വീഴുക ധ ഖേദിച്ചു തലതാഴ്ത്തുക പ യും, തങ്ങൾ കാണുകയും ചെയ്തപ്പോൾ, അവർ പറഞ്ഞു : തീർച്ചയായും നമ്മുടെ റബ്ബ് നമ്മോട് കരുണ കാണിക്കുകയും, നമുക്ക് പൊറുത്തു തരുകയും ചെയ്തില്ലെങ്കിൽ നാം നഷ്ടക്കാരിൽപെട്ടവരായിത്തീരുകതന്നെ ചെയ്യും (148) ഉണ്ടാക്കിത്തീർത്തു -മൂസായുടെ ജനത -അദ്ദേഹത്തിന് ശേഷം -അവരുടെ ആഭരണംകൊണ്ട് ع ِ ج ْ لا -ഒരു പശുക്കുട്ടി, മൂരിക്കുട്ടി -ഒരു ശരീരം, തടി -അതിന് മുക്കുറ (ശബ്ദം) ഉണ്ട് (ഉള്ളതായ) അവർ കണ്ടിട്ടില്ലേ, അവർക്ക് കണ്ടുകൂടേ أ َ ن َّ ه ُ -അത് (ആണ്)-എന്ന് -അവരോട് സംസാരിക്കുന്നില്ല (എന്ന്) -അവർക്ക് കാട്ടിക്കൊടുക്കു (അവരെ നയിക്കു)-ന്നുമില്ല س َ ب ِ يلا - ഒരു മാർഗവും, ഒരു വഴിക്കും അതിനെ അവരുണ്ടാക്കി -അവരായിരുന്നുതാനും അക്രമികൾ (149) -വീണപ്പോൾ -അവരുടെ കൈകളിൽ -അവർ കാണുകയും أ َ َّ ُ م ْ -അവർ (ആകുന്നു)-എന്ന് തങ്ങൾ വഴിപിഴച്ചിട്ടുണ്ട് (എന്ന്) او ُ لا َ ق അവർ പറഞ്ഞു -തീർച്ചയായും ഇല്ലെങ്കിൽ നമ്മോട് (നമുക്ക്) കരുണ ചെയ്തി (-ല്ലെങ്കിൽ)- നമ്മുടെ റബ്ബ് അവൻ നമുക്കു പൊറുക്കുകയും നിശ്ചയമായും നാം ആയിരിക്കുക തന്നെ ചെയ്യും -നഷ്ടക്കാരിൽപെട്ട (-വർ). ഇസ്റാ-ഈല്യർ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച വിവരം സൂറത്തു ത്വാഹായിൽ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്, അതിന്റെ ചുരുക്കം ഇതാണ്. 142-ാം വചനത്തിൽ കണ്ടതുപോലെ, ഇസ്റാ-ഈല്യരുടെ നേതൃത്വം സഹോദര ൻ ഹാറൂൻ നബി(അ) യെ ഏൽപിച്ചുകൊണ്ട് മൂസാ (അ) അല്ലാഹുവിന്റെ കല്പന പ്രകാരം തൗറാത്ത് ഏറ്റു വാങ്ങാൻ വേണ്ടി സീനാ മലയിലേക്ക് പോയി. അദ്ദേഹത്തിന്റെ അഭാവത്തിൽ അവർ ഒരു പശുക്കുട്ടിയുടെ രൂപമുണ്ടാക്കി അതിനെ ആരാധിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ ഉരുക്കി അതുകൊണ്ട് സാമിരി എന്നു പേരായ ഒരാളാണ് അത് നിർമിച്ചത്. എന്തോ ചില കൗശലപ്രയോഗങ്ങൾ വഴി അതിന് പശു -ക്കളെപ്പോലെയുള്ള മുക്കുറയിടുന്ന ശബ്ദമുണ്ടാക്കാൻ കഴിയുമായിരുന്നു. ജാ ലവിദ്യക്ക് പ്രചാ -രമുളള കാലമായിരുന്നുവല്ലോ അത്. ഇസ്റാ-ഈല്യരാകട്ടെ, ഈജിപ്തി ലെ ചിരകാല വാസത്തിൽ നിന്ന് പശു പൂജയും വിഗ്രഹാരാധനയും പരിചയിച്ചവരും. പശുവാരാധന അവരുടെ ഹൃദയങ്ങളിൽ പ്രത്യേകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇതാണ് നിങ്ങളുടെയും മൂസായുടെയും റബ്ബ്--മൂസാ മറന്നുപോയതാണ്-- -എന്ന് അവരിൽ ചിലർ പറഞ്ഞുണ്ടാക്കുകയും ചെയ്തു. മൂസാ (അ) മടങ്ങി വരാൻ താമസിച്ചതും വരുടെ കുപ്രചാരണത്തിന് ആക്കം കൂട്ടി. മൂസാക്ക് എന്തുപറ്റി എന്നറിഞ്ഞുകൂടാ എന്നും മറ്റും അവർ പറഞ്ഞു. ഹാറൂൻ നബി(അ)-യുടെ വിലക്കും ഉപദേശവും അവർ വില -വെച്ചതുമില്ല. മൂസാ (അ) തൗറാത്തുമായി വന്നപ്പോൾ കണ്ട കാഴ്ച, അവർ ആ പശുക്കു ട്ടിയുടെ ചുറ്റും കൂടി അതിനെ ആരാധിക്കുന്നതും അതിനടുത്ത് ഭജനമിരിക്കുന്നതുമാണ്. അദ്ദേഹം അടക്കവയ്യാത്ത കോപത്തിലായി. സാമിരിയെയും ജനങ്ങളെയും ചോദ്യം ചെയ്തശേഷം പശുക്കുട്ടിയെ ചുട്ടു ഭസ്മമാക്കി കടലിൽ പാറ്റിക്കളഞ്ഞു. സാമിരിയുമായുള്ള സമ്പർക്കം തടയുകയും ചെയ്തു. (ത്വാഹാ:85-97 ഉം വ്യാഖ്യാനവും നോക്കുക) പശുക്കുട്ടിയെ നിർമിച്ചത് സാമിരിയാണെങ്കിലും, മറ്റുള്ളവരു ടെയും താൽപര്യവും സഹകരണവും ഉണ്ടായിരുന്നതുകൊണ്ടും, ആരാധനയിൽ മറ്റു -ള്ളവരും പങ്കുകൊണ്ടിരുന്നതുകൊണ്ടുമാണ് മൂസായുടെ ജനത പശുക്കുട്ടിയെ ഉണ്ടാക്കി എന്നു പറഞ്ഞത്. ലോഹനിർമിതമായ ആ പ്രതിമയിൽ എന്തെങ്കിലും വിശേഷതയോ പുതുമയോ ഉണ്ടായിരുന്നാലും അതൊരു ദൈവമായിരിക്കുവാൻ നിവൃത്തിയില്ലെന്ന് പ്രാഥമിക ബുദ്ധികൾക്കുപോലും മനസ്സിലാക്കാവുന്നതാണ്. ചുരുങ്ങിയപക്ഷം സംസാരിക്കുവാനും, ആരാധകൻമാർക്ക് വല്ല മാർഗദർശനവും നൽകുവാനുമെങ്കിലും അതിനു ക ഴിയേണ്ടതാണല്ലോ. ഇതൊന്നും അവർ ആലോചിച്ചില്ല. പശുക്കുട്ടിയെ ആരാധിക്കു -ന്നതിലുളള ആവേശം അവരെ അന്ധരാക്കിത്തീർത്തു. ഒരു വസ്തുവിനോടുള്ള സ്നേഹം ന്ന അന്ധനും ബധിരനുമാക്കും എന്ന് ഒരു ഹദീഥിൽ വന്നിട്ടുള്ളത് പ്രസ്താവ്യമാകുന്നു. (അ.-ദാ.) അവസാനം അവർ ഖേദത്തിലായി. തങ്ങളുടെ പക്കൽ വന്ന അപരാധം അവ ർക്ക് ബോധ്യപ്പെട്ടു. അവർ ഖേദിച്ചു വിലപിക്കുകയുണ്ടായി. വന്നുപോയ ഒരു കാര്യത്തെക്കുറിച്ച് വല്ലവരും ഖേദിക്കുകയോ ല ജ്ജിക്കുകയോ ചെയ്യുമ്പോൾ അവർ കൈകടിച്ചു. നാക്ക് കടിച്ചു, തലതാഴ്ത്തി ന്നൊക്കെ മലയാളത്തിൽ പറയാറുള്ളതുപോലെ അറബിയിലുള്ള ചില പ്രയോഗങ്ങളാണ് (-കൈകളിൽ വീണു) ع َ ض ُّ والان َ امل (-വിരൽ കടിച്ചു) (-തലകുത്തനെയായി) മുതലായവ.
7:150

وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

(150) കുപിതനായും, ദുഃഖിതനായും കൊണ്ട് മൂസാ തന്റെ ജനതയിലേക്ക് മടങ്ങി വന്നപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ (പോക്കിന്) ശേഷം നിങ്ങൾ എന്റെ പിന്നിൽ പ്രവർത്തിച്ചത് എത്രയോ ചീത്ത ! നിങ്ങളുടെ റബ്ബിന്റെ കല്പനക്കു (കാത്തിരിക്കാ- തെ) നിങ്ങൾ ധൃതികാട്ടിയോ അദ്ദേഹം പലകകൾ ഇടുകയും ചെയ്തു : തന്റെ സഹോദരന്റെ തല (മുടി) പിടിച്ചു തന്നിലേക്ക് വലിക്കുകയും ചെയ്തു. അദ്ദേഹം ധ സഹോദരൻ പറഞ്ഞു പ: എന്റെ മാതൃപുത്രാ ധ ഏകോദര സഹോദരാ പ നിശ്ചയമായും (ഈ) ജനങ്ങൾ എന്നെ ബലഹീനനാക്കിത്തീർക്കുകയും എന്നെ അവർ കൊലപ്പെടുത്തുമാറാക്കുകയും ചെയ്തു. ആകയാൽ എന്നെ (നിന്ദിച്ചു) കൊണ്ട് നീ ശത്രുക്കളെ സന്തോഷപ്പെടുത്തരുതേ! എന്നെ നീ (ഈ) അക്രമികളോടു കൂടെ ധ അക്രമികളുടെ പക്ഷക്കാരൻ പ ആക്കുകയും ചെയ്യരുതേ. (150) മടങ്ങിയപ്പോൾ َ م ُ و -മൂസാ അദ്ദേഹത്തിന്റെ ജനതയിലേക്ക് -കുപിതനായി, ദ്വേഷ്യപ്പെട്ടവനായിട്ട് -ഖേദക്കാരനായി, -ദുഃഖിതനായിട്ട് َ لا َ ق അദ്ദേഹം പറഞ്ഞു യാതൊന്നു എത്രയോ (വളരെ) ചീത്ത, ദുഷിച്ചത് -നിങ്ങൾ എനിക്കു (എന്റെ) പിന്നിൽ ചെയ്ത എന്റെ ശേഷം നിങ്ങൾ ധൃതിപ്പെട്ടോ, ബദ്ധപ്പാടുകാട്ടിയോ أ َ م ْ ر َ കൽപനക്ക്, കൽപനയെ(-ക്കാൾ) നിങ്ങളുടെ റബ്ബിന്റെ -അദ്ദേഹം ഇടുകയും ചെയ്തു الأل ْ و َ اح َ -പലകകളെ പിടിക്കുകയും ചെയ്തു തലക്ക്, -തലയെ ِ هي ِ خ َ أ തന്റെ സഹോദരന്റെ അതു വലിച്ചുകൊണ്ട് തന്നിലേക്ക് َ لا َ ق അദ്ദേഹം പറഞ്ഞു -എന്റെ ഉമ്മയുടെ മകനേ, മാതൃപുത്രാ -നിശ്ചയമായും (ഈ) ജനത ِ !اس -എന്നെ അവർ ബലഹീനനാക്കി (ദുർബ്ബലനാക്കി) അവർ എന്നെ കൊല്ലുമാറാക്കുകയും ചെയ്തു -അതിനാൽ നീ സന്തോഷപ്പെടുത്തരുത് َ ِ -എന്നെകൊണ്ട്, ഞാൻ മൂലം الأع ْ د َ اء َ ശത്രുക്കളെ എന്നെ നീ ആക്കുകയും ചെയ്യരുത് -ജനങ്ങളുടെ കൂടെ (കൂട്ടത്തിൽ) الظّ അക്രമികളായ.
7:151

قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ

(151) അദ്ദേഹം (മൂസാ) പറഞ്ഞു: റബ്ബേ ! എനിക്കും, എന്റെ സഹോദരനും നീ പൊറുത്തു തരുകയും നിന്റെ കാരുണ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യേണമേ ! നീയാകട്ടെ, കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണയുളളവനുമാ--കുന്നു. (151) അദ്ദേഹം പറഞ്ഞു എന്റെ റബ്ബേ -എനിക്ക് നീ പൊറുത്തു തരണേ ِ ഘو َ لأ -എന്റെ സഹോദരന്നും ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും വേണമേ നിന്റെ കാരുണ്യത്തിൽ, ദയവിൽ -നീയാകട്ടെ, നീയോ ഏറ്റവും കരുണയുള്ളവനാകുന്നു ين َഛالر َّ ا -കരുണ ചെയ്യുന്നവരിൽ സാമിരി പശുക്കുട്ടിയെയുണ്ടാക്കി പിഴപ്പിച്ച വിവ രം നേരത്തെത്തന്നെ അല്ലാഹു മൂസാ നബി(അ)യെ അറിയിച്ചിരുന്നു. (20 : 85) അദ്ദേഹത്തിന് അതിയായ കോപവും വ്യസനവും ഉണ്ടാകുക സ്വാഭാവികമാണല്ലോ. തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ കൂടുതൽ ക്ഷുഭിതനാക്കുകയും ചെയ്തു. അൽപ ദിവസങ്ങളോളം ഞാൻ നിങ്ങളെ വിട്ടുപോയപ്പോഴേക്കും നിങ്ങൾ ഇങ്ങി -നെയെല്ലാം ചെയ്തുവല്ലോ ! നിങ്ങൾക്ക് വേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ ഏറ്റു വാങ്ങുവാനായി അല്ലാഹുവിന്റെ കൽപനപ്രകാരമാണ് ഞാൻ വിട്ടുപോയിരുന്നതും. എന്റെ വരവ് കാത്തിരിക്കുവാനുള്ള ക്ഷമപോലുമില്ലാതെ നിങ്ങൾ ഇത്രവേഗം ഈ മഹാ പാ തകം ചെയ്തുവല്ലോ എന്നൊക്കെ അദ്ദേഹം ആക്ഷേപിച്ചു. വികാരാധിക്യം നിമിത്തം തൗറാത്തിന്റെ പലകകൾ നിലത്തിടുകയും, സഹോദൻ ഹാറൂൻ (അ)ന്റെ തലമുടി പിടിച്ചു വലിക്കുകയും ചെയ്തു. ജനങ്ങളെ വേണ്ട പ്രകാരം നയിക്കുവാൻ അദ്ദേഹത്തെ ഏൽപിച്ചുകൊണ്ടാണല്ലോ മൂസാ (അ) സ്ഥലം വിട്ടിരുന്നത്. സഹോദരൻ തന്റെ ഉത്തരവാദിത്വം ശരിക്കു പാലിച്ചില്ലെന്നും, അതിൽ കൃത്യവിലോപം വരുത്തിയിരിക്കുമെന്നും മൂസാ (അ) കരുതി. വാസ്തവത്തിൽ സഹോദ -രൻ തികച്ചും നിർദ്ദോഷിയായിരുന്നു. അവരെ മുടക്കുവാൻ അദ്ദേഹം കഴിവതെല്ലാം ചെയ്തുനോക്കിയിരുന്നു. അതൊന്നും വകവെക്കാതെ അവർ അദ്ദേഹത്തിന് നേരെ കയർക്കുകയും, കൊലപ്പെടുത്തുവാൻ പോലും ശ്രമം നടത്തുകയുമാണുണ്ടായത്. മൂ സാ നബി-(അ)യുടെ വികാരാധിക്യം മനസ്സിലാക്കിയ ആ ജ്യേഷ്ഠൻ അനുകമ്പയോടു കൂടി എന്റെ മാതൃപുത്രാ (പ്രിയപ്പെട്ട സഹോദരാ) എന്നു വിളിച്ചുകൊണ്ട് സംഗതി -കൾ ശാന്തമായി വിവരിച്ചു കൊടുത്തു. യഥാർത്ഥം ഇങ്ങിനെയിരിക്കെ എന്നോട് കയർക്കുന്നത് നമ്മുടെ എതിരാളികളെ സന്തോഷിപ്പിക്കുവാനായിരിക്കും ഉതകുകയെന്നും, അതിന് ഇടവരുത്തരുതെന്നും, എന്നെ അക്രമികളുടെ പക്ഷക്കാരനായി കരുതരു തെന്നും അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. മൂസാ നബി(അ)ക്കു കാര്യം മനസ്സിലാ യി. അദ്ദേഹം തനിക്കും, സഹോദരനും വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. മൂസാ (അ) സഹോദരനോട് കോപിച്ചു സംസാരിച്ച കൂട്ടത്തിൽ, ഹാറൂനേ, ഇവർ വഴി പിഴച്ചു കണ്ടപ്പോൾ എന്നെ പിന്തുടർന്നു വരാതിരിക്കുവാൻ നിനെ ക്കന്താണ് തടസ്സം നേരിട്ടത് ? നീ എന്റെ കല്പനക്കു എതിര് പ്രവർത്തിച്ചുവോ ? എന്നു ചോദിച്ചതായും, എന്റെ മാതൃപുത്രാ, എന്റെ തലയും താടിയും പിടിക്കേണ്ടാ , ഇസ്റാ-ഈല്യർക്കിടയിൽ നീ ഭിന്നിപ്പുണ്ടാക്കിയെന്നും, എന്റെ വാക്ക് ഗൗനിച്ചില്ലെന്നും നീ പറയുമെന്നു ഞാൻ ഭയപ്പെട്ടു. എന്നു ഹാറൂൻ (അ) മറുപടി പറഞ്ഞതായും ത്വാഹാ സൂറത്തിൽ (92-94) അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അപ്പോൾ പശുക്കുട്ടിയുടെ സംരംഭം തടയുവാൻ ഹാറൂൻ നബി(അ) അദ്ദേഹത്തിന്റെ കഴിവ് മുഴുവനും നോക്കിയിട്ടുണ്ടെന്നും അത് വിലവെക്കാതെ, അദ്ദേഹത്തെ കൊലപ്പെടുത്തുവാനുള്ള ആലോചന കൂടി നടത്തുകയാണവർ ചെയ്തതെന്നും ഇതിൽ നിന്നൊക്കെ സ് പഷ്ടമാകുന്നു. ഈ പ്രസ്താവനകളൊന്നും അദ്ദേഹത്തക്കുറിച്ച് ക്വുർ-ആനിൽ വന്നിട്ടില്ലെങ്കിൽപോലും അദ്ദേഹത്തെപ്പറ്റി അങ്ങിനെ ധരിക്കുവാനേ നിവൃത്തിയു ള്ളു താനും. കാരണം, അദ്ദേഹവും ഒരു പ്രവാചകനും റസൂലുമാണ്. മൂസാ നബി (അ)യുടെ ദൗത്യ പ്രബോധനത്തിൽ അദ്ദേഹത്തിന്റെ സഹായിയായി അല്ലാഹു നിശ്ചയിച്ച -യച്ച ആളുമാണ്. എന്നിരിക്കെ, അതിനെല്ലാം കടകവിരുദ്ധമായ ആ സംരംഭത്തിൽ അദ്ദേഹം എങ്ങിനെ മൗനം ദീക്ഷിക്കും എന്നാൽ, ഇതിന് നേരെ വിപരീതമായിട്ടാണ് ബൈബ്ളിൽ പറയു -ന്നത് : മോശെ പർവ്വതത്തിൽ നിന്ന് ഇറങ്ങി വരുവാൻ താമസിച്ചു കണ്ടപ്പോൾ ജനങ്ങൾ അഹറോന്റെ അടുക്കൽ ചെന്ന് ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഞങ്ങൾക്ക് ഒരു ദൈവമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. അവൻ അവരുടെ കാതുകളിലു ള്ള പൊന്നാഭരണങ്ങൾ കൊണ്ടുവരുവാൻ കൽപിക്കുകയും, അവയെല്ലാം ചേർത്തു കൊത്തുളികൊണ്ട് ഭാഷ വരുത്തി ഒരു പശുക്കുട്ടിയെ വാർത്തുണ്ടാക്കുകയും ചെയ്തു. പിറ്റേന്നു അവൻ പറഞ്ഞ പ്രകാരം ഒരു ഉത്സവദിവസമായി കൊണ്ടാടി അതിന്റെ മുമ്പിൽ ആരാധനകൾ നടത്തുകയും ചെയ്തു എന്നൊക്കെയാണതിൽ പറയുന്നത്. ( പുറപ്പാട് പുസ്തകം: 32-ൽ 1 -6 നോക്കുക) തൗറാത്തിൽ പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെടുകയോ, മാറ്റി മറിക്കപ്പെടുകയോ ചെയ്തിട്ടുള്ള പല കള്ള പ്രസ്താവനകളിൽ ന്നാണ് ഇതും എന്നുള്ളതിൽ നമുക്ക് സംശയമില്ല. ഇതുപോലെ, ചില നബിമാരെപ്പറ്റിയും മറ്റും -അല്ലാഹുവിനെക്കുറിച്ചു പോലും -പല അസംബന്ധങ്ങളും വ്യാജങ്ങളും ബൈ ബ്ളിൽ കാണാവുന്നതാണ്. ബൈബ്ൾ വേദ പുസ്തകമായി അംഗീകരിച്ചു വരു ന്ന വേദക്കാർക്കിടയിൽ പോലും സ്വീകാര്യമല്ലാത്ത പലതും ബൈബ്ളിൽ നിലവിലുണ്ടെന്നുള്ളത് ഒരു വാസ്തവമത്രെ. വിഭാഗം - 19
7:152–153

إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ

وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ

(152) നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തി)-യവർ, അവർക്ക് തങ്ങളുടെ റബ്ബിങ്കൽ നിന്ന് കോപവും, ഐഹിക ജീവിതത്തിൽ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രെ, (വ്യാജം) കെട്ടിച്ചമക്കുന്നവർക്ക് നാം പ്രതിഫലം നൽകുന്നത്. (153) തിൻമകൾ പ്രവർത്തിക്കുകയും, പിന്നീട് അതിന് ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിന് ശേഷം നിന്റെ റബ്ബ് (അവർക്ക്) പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ. (152) َّ ن ِ إ നിശ്ചയമായും ّ َ ِ ين -ഉണ്ടാക്കിയവർ പശു(-കാള)-ക്കുട്ടിയെ അവർക്ക് എത്തും, ബാധിക്കും غ َ ض َ ب ٌ -കോപം, ദേഷ്യം -അവരുടെ റബ്ബിങ്കൽ നിന്ന് ٌ َّത ِ ذ َ و -നിന്ദ്യതയും -ഐഹിക ജീവിതത്തിൽ അപ്രകാരം നാം പ്രതിഫലം നൽകുന്നു കെട്ടിച്ചമക്കുന്നവർക്ക് (153) പ്രവർത്തിച്ചവരാകട്ടെ الس -തിന്മകളെ -പിന്നെ അവർ പശ്ചാത്തപിച്ചു മടങ്ങി -അതിന് (അവക്ക്) ശേഷം അവർ വിശ്വസിക്കുകയും ചെയ്തു -നിശ്ചയമായും നിന്റെ റബ്ബ് -അതിന് ശേഷം (-വളരെ)- പൊറുക്കുന്നവൻ തന്നെ ٌ ല ر َ ح ِ -കരുണാനിധി. പശുക്കുട്ടിയെയുണ്ടാക്കി ആരാധിച്ചവർക്ക് അല്ലാഹുവിന്റെ കോപവും, നിന്ദ്യതയും ഈ ലോകത്ത് വെച്ച്തന്നെ സംഭവിക്കുകയും ചെയ്തു. അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിന് ഉപാധിയായി അവരിൽ വലിയ കുറ്റക്കാർ പരസ്പ രം കൊലപ്പെടുത്തണമെന്ന് നിശ്ചയിക്കപ്പെട്ടു. (2:54) പശുക്കുട്ടിയെ ചുട്ടെരിച്ചു കട -ലിൽ വിതറുകയും ചെയ്തു. (20:97) ഇത് ഇഹത്തിൽ വെച്ചു തന്നെ അവർക്കുണ്ടായ അനുഭവമാണല്ലോ. എന്നാൽ, ആ മഹാപാപത്തിൽ പങ്ക് വഹിച്ചെങ്കിലും പിന്നീട് ശരിക്കും ഖേദിച്ചു മടങ്ങി സത്യവിശ്വാസം ഉറപ്പിച്ചവർക്ക് അല്ലാഹു പൊറുത്തു മാപ്പാക്കുകുയും ചെയ് തു. പശുക്കുട്ടിയുടെ സംഭവത്തോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ വചനമെങ്കിലും അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടിപ്പറയുന്ന എല്ലാവരും അവന്റെ കോപത്തിനും നിന്ദ്യതക്കും പാത്രമായിരിക്കുമെന്നാണ് (-അപ്രകാരമാണ് നാം കെട്ടിച്ചമക്കുന്നവർക്കു പ്രതിഫലം നൽകുക) എന്ന വാക്യം കുറിക്കുന്നത് . ഹസൻ ബസ്വരീ (റ) പറഞ്ഞയായി നിവേദനം ചെയ്യപ്പെടുന്നു : -ചാരത്തിന്റെ---നിന്ദ്യത അതിന്റെ ആൾക്കാരുടെ ചുമലുകളിലുണ്ടായിരിക്കും. അവ -രെയും കൊണ്ട് കോവർ കഴുതകൾ ചീറിപ്പാഞ്ഞാലും ശരി, തുർക്കിക്കുതിരകൾ കുളമ്പടിച്ചു ഓടിയാലും ശരി. (അതവരെ വിട്ടുമാറുകയില്ല) ഈ വചനം ഓതി ക്കൊണ്ട് ഇത് എല്ലാ കെട്ടിച്ചമക്കുന്നവർക്കുമുള്ളത് തന്നെയാണ് എന്ന് അബൂക്വുലാബഃ (റ) പറഞ്ഞതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അൽബക്വറഃ 54-ൽ മൂസാ (അ) തന്റെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞ -തായി അല്ലാഹു ഉദ്ധരിക്കുന്നു : ജനങ്ങളേ നിങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങണം. അങ്ങനെ, നിങ്ങ ൾ നിങ്ങളെത്തന്നെ (പരസ്പരം) കൊലപ്പെടുത്തണം. അത് നിങ്ങൾക്ക് നിങ്ങളു ടെ റബ്ബിന്റെ അടുക്കൽ ഉത്തമമായതാണ്. തുടർന്നു കൊണ്ട് "അങ്ങനെ അവൻ നിങ്ങൾ പശ്ചാത്താപം സ്വീകരിച്ചു തന്നു എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. പശുക്കുട്ടിയെ ഉണ്ടാക്കിയതിനെക്കുറിച്ചുള്ള അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിന് ഒരു ഉപാധിയായിട്ടാണ് അവർ പരസ്പരം കൊലചെയ്യാൻ കൽപിച്ചതെന്നും, ആ ഉപാധി അവർ പൂർത്തിയാക്കിയ ശേഷമാണ് അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. ഈ വചനങ്ങളിലും അത് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, സൂറത്തുൽ ബക്വറഃയിലെ ആ വചനത്തിൽ പ്രസ്താവിച്ച കൊലയുടെ ആവശ്യമില്ലെന്നും, അവർ പശ്ചാത്തപിച്ചു മടങ്ങിയാൽ മതി---പരസ്പരം കൊല നടത്തേ -ണ്ടതില്ല---എന്നുമാണ് ഈ വചനങ്ങളുടെ താൽപര്യമെന്നും, അതുകൊണ്ട് ആ കൊല നടന്നിട്ടില്ലെന്നാണ് വിചാരിക്കേണ്ടതെന്നും ഇവിടെ ചിലർ പ്രസ്താവിച്ചു കാണുന്നു. ഇതു കേവലം എന്തോ താൽപര്യപൂർവ്വം അവതരിപ്പിച്ച ഒരു അഭിപ്രായം മാത്രമാണെന്നുള്ളതിൽ സം ശയമില്ല. പ്രസ്തുത കൊലയെപ്പറ്റി തൽസ്ഥാനത്ത് വിവരിച്ചു ക ഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതാവർത്തിക്കേണ്ടതില്ല.
7:154

وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ

(154) മൂസായിൽ നിന്നും കോപം അടങ്ങിയപ്പോൾ, അദ്ദേഹം പലകകൾ എടുത്തു, അവയിലെ എഴുത്തിൽ, തങ്ങളുടെ റബ്ബിനെക്കുറിച്ച് യാതൊരുകൂട്ടർ ഭയപ്പെടുന്നുവോ അവർക്ക് മാർഗ ദർശനവും, കാരുണ്യവും ഉണ്ടായിരുന്നു. (154) -അടങ്ങിയപ്പോൾ മൂസായിൽ നിന്നും, മൂസാക്ക് കോപം أ َ خ َ ذ َ അദ്ദേഹം എടുത്തു الأل ْ و َ اح َ -പലകകളെ -അവയുടെ പകർപ്പിൽ (എഴുത്തിൽ) ഉണ്ടായിരുന്നു ه ُ د ً ى -മാർഗദർശനം -കാരുണ്യവും -യാതൊരുവർക്ക് ْ ُ + അവർ -തങ്ങളുടെ റബ്ബിനെക്കുറിച്ച് -അവർ ഭയപ്പെടുന്നു, പേടിക്കുന്നു. മൂസാ (അ) കുപിതനായിക്കൊണ്ട് പലകകൾ നിലത്തിട്ടപ്പോൾ വ പൊട്ടിപ്പോയെന്നും, അദ്ദേഹം അവ പെറുക്കിയെടുത്തുവെന്നും ഇവിടെ പല വ്യാഖ്യാതാക്കളും പറഞ്ഞു കാണാം. വാസ്തവം അല്ലാഹുവിനറിയാം. അനന്തരം ഉണ്ടായ സംഭവമാണ് തുടർന്നു പറയുന്നത്.
7:155–156

وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّـٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ

۞وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ

(155) മൂസാ തന്റെ ജനങ്ങളിൽ നിന്ന് നമ്മുടെ നിശ്ചിത സമയത്തേക്ക് എഴുപത് പുരുഷൻമാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവർക്ക് കഠിന കമ്പനം പിടി--പെട്ടപ്പോൾ, അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ ! നീ (വേണമെന്ന്) ഉദ്ദേശിച്ചിരുന്നെങ്കിൽ മുമ്പ് (തന്നെ) അവരെയും, എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിൽ നിന്നുള്ള ഭോഷന്മാർ ചെയ്തതിന് ഞങ്ങളെ നീ നശിപ്പിക്കുന്നുവോ?! അത് നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും)-അല്ല (ല്ലോ) : അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ വഴി- ! പിഴവിലാക്കുന്നു : നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലാക്കുകയും ചെയ്യുന്നു. നീ ഞങ്ങളുടെ കൈകാര്യകർത്താവത്രെ. അതിനാൽ, ഞങ്ങൾക്ക് നീ പൊറുത്തുതരുകയും, ഞങ്ങളോട് കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരിൽ വെച്ച് ഉത്തമനുമാകുന്നു. (156) ഈ ഐഹിക ലോകത്ത് ഞങ്ങൾക്ക് നീ നന്മ (നിശ്ചയിച്ച്) രേഖപ്പെടുത്തേണമേ. പരലോകത്തിലും (രേഖപ്പെടുത്തേണമേ)! (നിശ്ചയമായും, ഞങ്ങൾ നിന്നിലേക്ക് (ഖേദിച്ചു) മടങ്ങിയിരിക്കുന്നു. അവൻ (റബ്ബ്) പറഞ്ഞു : എന്റെ ശിക്ഷ---ഞാൻ ഉദ്ദേശിക്കുന്നവർക്ക് അതിനെ ഞാൻ ബാധിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ അത് എല്ലാ വസ്തുവിലും വിശാലമായിരിക്കുന്നു. എന്നാൽ സൂക്ഷ്മത പാലിക്കുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുന്നവർക്ക് ഞാൻ അത് രേഖപ്പെടുത്തിയേക്കുന്നതാണ്. യാതൊരു കൂട്ടർക്കും - അവർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നു (അങ്ങിനെയുള്ളവർക്കും രേഖപ്പെടുത്തും) (155) തിരെഞ്ഞടുത്തു م ُ و َ -മൂസാ -തന്റെ ജനതയെ (-ജനതയിൽ നിന്ന്) എഴുപത് ر َ ج ُ لا - -പുരുഷനെ -നമ്മുടെ(-നാമുമായുള്ള)-നിശ്ചിത സമയത്തേക്ക് എന്നിട്ട് അവരെ പിടിച്ച (അവർക്ക് പിടിപെട്ട)-പ്പോൾ الر (-കഠിന) കമ്പനം َ لا َ ق -അദ്ദേഹം പറഞ്ഞു ّ ِ ب َ ر എന്റെ -റബ്ബേ ഉദ്ദേശിച്ചിരുന്നുവെങ്കിൽ -അവരെ നീ (നിനക്ക്)-നശിപ്പിക്കാമായിരുന്നു മുമ്പേ -എന്നെയും ഞങ്ങളെ നശിപ്പിക്കുകയാണോ -ചെയ്തതു നിമിത്തം الس -ഭോഷൻമാർ, വിഡ്ഢികൾ م ِ ن ّ َ ا ഞങ്ങളിൽ നിന്നുള്ള --അതല്ല നിന്റെ പരീക്ഷണമല്ലാതെ لُّ അതുമൂലം നീ വഴിപിഴവിലാക്കുന്നു ഉദ്ദേശിക്കുന്നവരെ വഴി ചേർക്കുക (നേർമാർഗത്തിലാക്കുക)- യും ചെയ്യു -ന്നു ഉദ്ദേശിക്കുന്നവരെ ഞങ്ങളുടെ കൈകാര്യകർത്താവാണ്, രക്ഷാധികാരിയാണ് --അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ -ഞങ്ങൾക്ക് (ഞങ്ങളോട്)-കരുണ ചെയ്യുകയും വേണമേ നീയാകട്ടെ -പൊറുക്കുന്നവരിൽ ഉത്തമനാകുന്നു. (156) -എഴുതുക(-രേഖപ്പെടുത്തുക)യും ചെയ്യേണമേ ل َ ن َ ا ഞങ്ങൾക്ക് ഇഹത്തിൽ -നന്മയെ الآخ പരത്തിലും -നിശ്ചയമായും ഞങ്ങൾ മടങ്ങിയി (ഖേദിച്ചി)-രിക്കുന്നു -നിന്നിലേക്ക് َ لا َ ق -അവൻ പറഞ്ഞു ِ 9ع َ ذ َ ا എന്റെ ശിക്ഷ അതിനെ ഞാൻ ബാധിപ്പിക്കും, എത്തിക്കുന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് എന്റെ കാരുണ്യമാകട്ടെ -അത് വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണ് َ ْ ء ٍ ك ُ لَّ -എല്ലാ വസ്തുവിനും -എന്നാൽ അതിനെ ഞാൻ എഴുതും (രേഖപ്പെടുത്തി വെക്കും) യാതൊരുകൂട്ടർക്ക് -സൂക്ഷ്മത പാലിക്കുന്ന കൊടുക്കുകയും ചെയ്യുന്ന الز ّ َ ك َ اة َ -സക്കാത്ത് -യാതൊരുകൂട്ടർക്കും ْ ُ ങ അവർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ -വിശ്വസിക്കുന്നു. അല്ലാഹുവിന്റെ കല്പന പ്രകാരം നാൽപത് ദിവസത്തെ സമയ നിശ്ചയം കഴിഞ്ഞപ്പോൾ മൂസാ നബി (അ) തൗറാത്ത് ലഭിച്ചുവെന്നും, അത് കൊണ്ടുവന്നപ്പോഴേക്കാണ് ജനങ്ങൾ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതെന്നും, അദ്ദേഹം അതിൽ കഠിനമായി കോപിക്കുകയും വ്യസനിക്കുകയും ചെയ്തു വെന്നും മറ്റും മുമ്പ് പ്രസ്താവിച്ചു. അതിന് ശേഷം കാണ്ട്---അവരുടെ ആ അപരാധത്തെപ്പറ്റി അല്ലാഹുവിനോട് ഒഴികഴിവ് പറയുവാനും, പശ്ചാത്താപം സ്വീകരിക്കുന്നതിനു ശുപാർശ ചെയ്വാനും വേണ്ടി - അവരിൽ നിന്നും നല്ലവരാ യ പ്രമുഖരായ എഴുപതു പേരെ തിരഞ്ഞെടുത്തുകൊണ്ട് അല്ലാഹുവിന്റെ കല്പന പ്രകാ രം മൂസാ (അ) വീണ്ടും സീനാ പർവ്വതത്തിലേക്ക് പോയി. ഇതാണ് ഈ വചനത്തിൽ പറയുന്ന നിശ്ചിത സമയം( م ِ يق َ ات )-കൊണ്ടുദ്ദേശ്യം. മിക്ക ക്വുർ-ആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഇതാണ്. ഒന്നാമത്തെ പ്രാവശ്യം തന്നെയാണ് എഴുപത് പേരെയും കൊണ്ട്പോയതെന്നും, അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണാതെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ലെന്ന് (2:55-ൽ പ്രസ്താവിച്ച പ്രകാരം) മൂ സാ (അ) നോട് പറഞ്ഞത് അവരാണെന്നും അതുകൊണ്ടാണ് അവർക്ക് കഠിനകമ്പനം ( الر )-ബാധിച്ചതെന്നുമാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. അങ്ങിനെയാണെങ്കിൽ, അവർക്ക് കമ്പനം ബാധിച്ചപ്പോൾ മൂസാ (അ) അല്ലാഹുവിനോട് സങ്കടപ്പെട്ടു പറഞ്ഞ കൂട്ടത്തിൽ (-ഞങ്ങളിലുള്ള ഭോഷൻമാർ ചെയ്തതിന് ഞങ്ങളെ നീ നശിപ്പിക്കുകയാണോ എന്നു ചോദിച്ചതിന് പകരം (-ഞങ്ങളിലുള്ള ഭോഷൻമാർ പറഞ്ഞതിന് ഞങ്ങളെ നീ ശിക്ഷിക്കുകയാണോ ? ) എന്നല്ലേ പറയേണ്ടത് ? കൂടാതെ, ആ ശിക്ഷ അവർക്ക് ബാധിക്കുവാൻ കാരണമായ ത് അവർ പശുക്കുട്ടിയെ ഉണ്ടാക്കിയതാണെന്ന് (-അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല) എന്ന വാക്കും സൂചിപ്പിക്കുന്നു. പശുക്കുട്ടിയെ ണ്ടാക്കിയതിനെ പറ്റി സൂറഃ ത്വാഹാ 85-ൽ 2 ) (-നിന്റെ ജനങ്ങളെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്)- എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക് കുന്നു താനും. ഇങ്ങിനെയെല്ലാം ഒന്നാ -മത്തെ അഭിപ്രായക്കാർ തങ്ങളുടെ അഭിപ്രായത്തിന് ന്യായങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ ന്യായം കേവലം യുക്തമായി തോന്നുന്നുതാനും. ملعا اللهاو ചുരുക്കിപ്പറഞ്ഞാൽ, എഴുപത് പേരെ തിരഞ്ഞെടുത്തു മീക്വാത്തിന് ( നിശ്ചിത സമയത്തേക്ക്)-കൊണ്ടുപോയത് മൂസാ (അ) തൗറാത്ത് ഏറ്റുവാങ്ങുവാൻ പോയ അതേ പ്രാവശ്യം തന്നെയാണെന്നും , പശുക്കുട്ടിയുടെ സംഭവത്തിന് ശേഷം അതിനെക്കുറിച്ച് അവർക്കുണ്ടായ പശ്ചാത്താപത്തെത്തുടർന്ന് രണ്ടാമതൊരു പ്രാവ -ശ്യത്തിലാണെന്നും -രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ ശരിയായി തോ ന്നുന്നതെങ്കിലും - ഇങ്ങിനെ രണ്ട് അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾക്കിടയിലുണ്ട്. പക്ഷേ , മൂസാ (അ) അല്ലാഹുവിനോട് എനിക്ക് നിന്നെ ഒന്ന് കാണിച്ചു തരണമെന്നാവശ്യപ്പെട്ടതും, അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണാതെ നിന്നെ ഞങ്ങൾ വിശ്വസിക്കുകയി -ല്ലെന്ന് ജനങ്ങൾ പറഞ്ഞതും രണ്ട് സംഭവങ്ങളാണെന്നുള്ളതിൽ സംശയമില്ല. ഇതു സംബന്ധിച്ച് 143-ാം വചനത്തിൽ നാം സംസാരിക്കുകയുണ്ടായി. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വിശദീകരിക്കത്തക്ക സ്വീകാര്യമായ തെളിവു -കളൊന്നുമില്ലാത്തതുകൊണ്ട് ക്വുർ-ആന്റെ വാക്കുകളിൽ നിന്ന് കൂടുതൽ വ്യക്തമായിക്കാണു -ന്നതെന്തോ അതു സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയേ നമുക്ക് നിവൃത്തിയുള്ളൂ. واالله الموفق ق َ ال َ الر (-അവർക്ക് കഠിന കമ്പനം പിടിപെട്ടപ്പോൾ അദ്ദേഹം - മൂസാ - പറഞ്ഞു) എന്നു തുടങ്ങി മൂസാ നബി (അ) അല്ലാഹുവിനെ അഭിമുഖീകരിച്ചു പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ച വാക്കുകൾ പരിശോധിച്ചു അതായത് : വേണമെങ്കിൽ അവരെയും, എന്നെത്തന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലുള്ള ഭോഷൻമാർ ചെയ്തതിന് ഞങ്ങളെ നീ ണാ, അത് നിന്റെ പരീക്ഷണം മാത്രമാണല്ലോ എന്നൊക്കെ മൂസാ (അ) പറഞ്ഞ വാക്കുകൾ ശാന്തമായി ചിന്തിച്ചു നോക്കുക. അപ്പോൾ -അധിക വ്യാഖ്യാതാക്കളും പറയുന്നത് പോലെ പശുക്കുട്ടിയെ ആരാധിച്ച സംഭവമാണിതിന് പിന്നിലുള്ളതെന്നും, ആ എഴുപത്പേർ---അല്ലെങ്കിൽ അവരിൽപെട്ട പായ ഏതോ ഒരു ദുഷ്കൃത്യം മൂലമായിരുന്നു അവർക്ക് ആ കഠിന കമ്പനം ബാധിച്ചെ തന്നും, അതേ സമയത്ത് മൂസാ നബി (അ) ആ കമ്പനം നിമിത്തം ആപത്തൊന്നും പിണഞ്ഞിരുന്നില്ലെന്നും മനസ്സിലാക്കുവാൻ കഴിയുന്നതാണ്. ബൈബ്ളിൽ ഇൗ വിഷയം സംബന്ധിച്ചു പലതും പറഞ്ഞു കാണാമെങ്കിലും മിക്കതും പരസ്പര വിരുദ്ധ വും അവിശ്വസനീയവുമാകുന്നു. അവയിൽ ചിലതെല്ലാം 2:55 ന്റെ വിവരണത്തിൽ നാം ഉദ്ധരിച്ചിട്ടുമുണ്ട്. അവർക്ക് കഠിന കമ്പനം പിടിപെട്ടപ്പോൾ, മൂസാ (അ) അല്ലാഹുവിനോട് ചെയ്ത ആ പ്രാർത്ഥനക്ക് അല്ലാഹു നൽകിയ ഉത്തരമാണ് ഈ വചനത്തിന്റെ അവസാന ഭാഗം:-- ശിക്ഷ എല്ലാവർക്കും ബാധിക്കുകയില്ല. അത് ആർക്ക്, എപ്പോൾ, ന വേണമെന്നൊക്കെ ചില നിശ്ചയവും വ്യവസ്ഥയുമുണ്ട്. അതനുസരിച്ച് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. എന്നാൽ, കാരുണ്യമാകട്ടെ, അത് എല്ലാവർക്കും -എല്ലാ വസ്തുവിനും---ലഭിക്കുന്നതും അതിവിശാലമായതു -മാകുന്നു എന്നാണ് ആദ്യത്തെ വാക്യങ്ങളിൽ ഉണർത്തുന്നത്. അല്ലാഹുവിന്റെ കാരുണ്യം അവ ന്റെ കോപത്തെ കവച്ചുവെക്കുന്നതാണെന്നും അവന്റെ കാരുണ്യത്തിന്റെ നൂറിൽ ഒരു ഭാഗം മാത്രമാണ് ഈ ഭൂമിയിൽ അവൻ അവതരിപ്പിച്ചിരിക്കുന്നതെന്നും അതു മൂലമാണ് കാട്ടുമൃഗങ്ങൾപോലും അവയുടെ കുഞ്ഞുങ്ങളോട് ദയ കാണിക്കുന്ന -തെന്നും അതിന്റെ തൊണ്ണൂറ്റൊമ്പത് ഭാഗവും അവൻ പരലോകത്തേക്ക് വെച്ചിരിക്കുക -യാണെന്നും നബി അരുളിച്ചെയ്തിട്ടുള്ളത് സ്മരണീയമാകുന്നു. ഹദീഥുക -ളുടെ പൂർണരൂപം സൂഃ 54-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. തുടർന്നുള്ള വാക്യങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ജീവിക്കുകയും, സ കാത്ത് കൊടുക്കുകയും ചെയ്യുന്നവരും, ദൃഷ്ടാന്തങ്ങളിൽ ശരിക്കും വിശ്വസിക്കുന്ന -വരുമായ ആളുകൾക്ക് കാരുണ്യം നൽകുവാൻ അവൻ പ്രത്യേകം നിശ്ചയിച്ചുവെച്ചിട്ടുണ്ടെന്ന് മൂസാ നബി (അ)യെ ഉണർത്തുന്നു. ഈ പ്രത്യേക കാരുണ്യത്തിന് പാത്രമാകുന്ന -വർ ആരായിരിക്കുമെന്ന് അല്ലാഹു തന്നെ തുടർന്നു വിവരിക്കുകയും ചെയ്യുന്നു:-
7:157

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَـٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

(157) അതായത് ഉമ്മിയ്യായ (അക്ഷരജ്ഞാനമില്ലാത്ത) പ്രവാചകനായ റസൂലിനെ പിൻപറ്റുന്നവർക്ക് ധ അവർക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത് പ (അതെ) അവരുടെ അടുക്കൽ തൗറാത്തിലും, ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർ കണ്ടുവരുന്ന ആളെ (പിൻപറ്റുന്നവർക്ക്) അവരോട് അദ്ദേഹം സദാചാരംകൊണ്ട് കൽപിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യും. അവർക്ക് അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവ- -രുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും അവരുടെ മേലുണ്ടായിരുന്ന ബന്ധനങ്ങളെയും അവരിൽ നിന്ന് അദ്ദേഹം (ഇറക്കി) വെക്കുക ധ ഒഴിവാക്കിക്കൊടുക്കുക പ യും ചെയ്യും അപ്പോൾ, യാതൊരുകൂട്ടർ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹ- ത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിൻപറ്റുകയും ചെയ്തുവോ, അക്കൂട്ടർ തന്നെയാണ് വിജയികൾ (157) പിൻപറ്റുന്നവർക്ക് الر َّ س ُ ول َ -റസൂലിനെ, ദൂതനെ الن َّ ب ِ ي َّ നബിയായ, പ്രവാചകനായ الأم ِ ّ ي َّ -അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്തവനായ ي ِ َّ -അതായത് യാതൊരാൾ -അദ്ദേഹത്തെ അവർ കണ്ടുവരുന്നു -എഴുതപ്പെട്ടവനായിട്ട് -തങ്ങളുടെ അടുക്കൽ الت -തൗറാത്തിൽ و َ الإن ْ ج ِ يل ِ -ഇൻജീലിലും -അവരോട് അദ്ദേഹം കൽപിക്കും സദാചാരം (മര്യാദ---നല്ലത്) കൊണ്ട് -അവരെ അദ്ദേഹം വിരോധിക്കുകയും ചെയ്യും. ദുരാചാര (ദുഷ്കാര്യ---വെറുക്കപ്പെട്ട കാര്യ)-ത്തെപ്പററി لُّ ഠ ل َ അവർക്ക് അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യും الطَّي ِ ّ ب َ ات ِ നല്ല (വിശിഷ്ടശുദ്ധമായ) വസ്തുക്കളെ -നിഷിദ്ധമാക്കുകയും -അവരുടെ മേൽ ദുഷിച്ച (ചീത്ത) വസ്തുക്കളെ വെക്കുകയും ചെയ്യും (ഇറക്കി---താഴ്ത്തി---എടുത്ത്) അവരിൽ നിന്ന് അവരുടെ ഭാരം و َ الأغ ْ لال َ -കുടുക്കുകളും, ബന്ധനങ്ങളും ഉണ്ടായിരുന്നതായ -അവരുടെ മേൽ, അവരിൽ -എന്നാൽ യാതൊരുവർ -അദ്ദേഹത്തിൽ അവർ വിശ്വസിച്ചു -അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു, ബലപ്പെടുത്തുകയും ചെയ്തു -അേദ്ദഹത്തെ സഹായിക്കുകയും ചെയ്തു -പിൻപറ്റുകയും ചെയ്തു الن ُّ ور َ -പ്രകാശത്തെ ي ِ َ -അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട -അക്കൂട്ടർതന്നെ വിജയികൾ. സൂക്ഷ്മത പാലിക്കുകയും സകാത്ത് കൊടുക്കുകയും ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നകൂട്ടർക്കു പ്രത്യേകം കാരുണ്യം നൽകുവാൻ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വചനത്തിന്റെ അവസാനത്തിൽ പറഞ്ഞു. ആ പ്ര സ്താവന നബി തിരുമേനി -യിൽ വിശ്വസിച്ച സത്യവിശ്വാസികളെ ഉദ്ദേശിച്ചാണെന്ന് ഈ വ ചനത്തിൽ സ്പഷ്ടമാക്കിയിരിക്കുന്നു. കഴിഞ്ഞ വചനത്തിൽ കാരുണ്യത്തിന് അർഹരാകുന്നവരുടെ ഗുണങ്ങളായി സൂക്ഷ്മത പാലിക്കുകയും, ദൃഷ് ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർ എന്ന് മൊത്തത്തിൽ പറഞ്ഞു മതിയാക്കാതെ സകാത്ത് കൊടുക്കുന്നവർ എന്നുകൂടി പ്രത്യേകം എടുത്തു പറഞ്ഞതിൽ ഒരു സൂചന അന്തർഭവിച്ചിരിക്കുന്നതായി കാണാം. ധനം ചിലവഴിക്കുന്ന വിഷയത്തി ൽ അങ്ങേയറ്റം ലുബ്ധത കാണിക്കുന്നവരാണല്ലോ യഹൂദികൾ. സത്യവിശ്വാസികളായ മുസ്ലിംകൾ അവരെപ്പോലെ ആയിരിക്കയില്ല---അവർ തങ്ങളുടെ ധനപരമായ കടമക ൾ നിർവ്വഹിക്കുന്നതിൽ ലുബ്ധത ആ സൂചന ملعا ّ اللها . നബി തിരുമേനി -യുടെ പേരു പറഞ്ഞിട്ടില്ലെങ്കിലും അക്ഷരജ്ഞാനമില്ലാത്ത പ്രവാചകൻ( الأم ِ ّ ي َّ الن َّ ب ِ ي َّ ) എന്നും തൗറാത്തിലും ഇൻജീലിലും എഴുതപ്പെട്ടു കാണുന്ന എന്നുമുള്ള വിശേഷണങ്ങൾ നബി യെ ഉദ്ദേശിച്ചാണെന്നുള്ളതിൽ സംശയമില്ല. അക്ഷരജ്ഞാനമില്ലാത്ത - അഥവാ ക്കാരണത്താൽ വേദഗ്രന്ഥങ്ങളുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത---പ്രവാച -കനാണ് നബി തിരുമേനി . അതാകട്ടെ, അവിടുത്തെ പ്രവാചകത്വത്തിന് ബുദ്ധിപരവും സ് പഷ്ടവുമായ ഒരു തെളിവുമാകുന്നു. തൗറാത്തിലും ഇൻജീലിലും നബി യെക്കുറിച്ച് പരാമർശങ്ങളും പ്രവചനങ്ങളും പലതും ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് വേദക്കാർക്കിടയിൽ അവ അറിയപ്പെട്ടിരുന്നുവെന്നും ഈ വചനത്തിൽ നിന്ന് വ്യക്തമാണ്. നബി യുടെ ആഗമന കാലം അടുത്തപ്പോൾ, വേദക്കാർ മുഴുവനും അറേബ്യയിൽ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ഒരു പ്രവാചകനെ അക്ഷമയോടെ പ്രതീക്ഷിച്ചു കൊണ്ടിരുന്നതും അതു കൊണ്ടാണല്ലോ. പക്ഷേ, പിന്നീട് തങ്ങളുടെ അനാചാര ദുരാചാരങ്ങളോട് ആ പ്രവാചകൻ യോജിക്കാത്തതിന്റെ പേരിലും അദ്ദേഹം തങ്ങളുടെ സമുദായത്തിൽപെട്ട ആളായിരിക്കാത്തതിന്റെ പേരിലും അവർ പാടു മറിയു -കയാണുണ്ടായത്. ക്വുർ-ആൻ അവതരിക്കും മുമ്പ് തന്നെ തൗറാത്ത്---ഇൻജീലുകൾ ചി ല മാറ്റത്തിരുത്തലുകൾക്ക് വിധേയമായിക്കഴിഞ്ഞിരുന്നു. നബി യുടെ വെളിപ്പാടിനു ശേഷം പിന്നെയും പലതും നടന്നിട്ടുണ്ട്. ഈ യാഥാർത്ഥ്യം വേദക്കാർ സമ്മതിക്കുകയില്ലെങ്കിലും മൂസാ നബി(അ)ക്കു ലഭിച്ച തൗറാത്തിന്റെയും, ഈസാ നബി(അ)ക്കു ലഭിച്ച ഇൻജീലിന്റെയും യഥാർത്ഥമായ പകർപ്പ്---യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യപ്പെട്ടിട്ടില്ലെന്ന് അവർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിധം അതിന്റെ സാക്ഷാൽ രൂപത്തിൽ അവർക്കുപോലും വാദമില്ലാത്തതാണ്. എന്നിരുന്നാലും വേദക്കാർ തങ്ങളുടെ വേദഗ്രന്ഥമായി സ്വീകരിച്ചു വരു -ന്നതും തൗറാത്തും ഇൻജീലും അടങ്ങുന്നതെന്ന് അവർ അവകാശപ്പെടുന്നതുമായ നില -വിലുള്ള ബൈബ്ളിൽ പോലും നബി യെ സംബന്ധിച്ച് ഇന്നും പലതും കാണാവുന്നതാണ്. ചില ഉദാഹരണങ്ങൾ മാത്രം കാണുക : ബൈബ്ളിന്റെ പഴയനിയമത്തിലെ ചില ഉദാഹരണങ്ങൾ : (1) മാശെ തന്റെ മരണത്തിന് മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാവിതു : അവൻ പറഞ്ഞതെന്തെന്നാൽ : യഹോവ സീനായിൽ നിന്നുംവന്നു. അവർക്ക് സേയീറിൽ നിന്ന് ഉദിച്ചു. പാറാൻ പർവ്വതത്തിൽ നിന്നും പുസ്തകം:33 ൽ 1,2) സീനാ യിൽ നിന്നും വന്നത് മൂസാ നബി-(അ)യെയും, സേയീരി )ൽ-ഉദിച്ചത് ഈസാ നബി-(അ)യെയും, പാറാനി നിന്നും വിളങ്ങിയത് നബി തിരുമേനിയെയും കുറിക്കുന്നു. സേയർ ഫലസ്തീനിലും, പാറാൻ ഹിജാസി -ലുമുള്ള മലകളാകുന്നു. (2) യിസ്രായേലിനെ നോക്കി മോശെ പറയുന്നു : നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യെ നിന്റെ സഹോ -ദരൻമാരുടെ ഇടയിൽ നിന്നും എഴുന്നേൽപിച്ച്തരും. അവന്റെ വചനം നിങ്ങൾ കേൾക്കണം...-യഹോവ എന്നോട് (മോശെയോട്) അരുളിച്ചെയ്തതു എന്തെന്നാൽ ...നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരൻമാരുടെ ഇടയി ൽ നിന്നും എഴുന്നേൽപ്പിച്ചു. എന്റെ വചനങ്ങളെ അവന്റെ നാവിൻമേൽ ത്തനം: 18 ൽ 15-18) ഇബ്റാഹീം നബി(അ)-യുടെ മകൻ ഇസ്ഹാക്വ് (അ) ന്റെ സ ന്തതികളാണ് ഇസ്റാ-ഈല്യർ. അദ്ദേഹത്തിന്റെ മറ്റേ മകനായ (അ) ന്റെ സന്തതികളാണ് അറബികൾ. അതുകൊണ്ടാണ് നബി യെക്കുറിച്ച് നിങ്ങളുടെ സഹോദരൻമാരിൽ നിന്നും എഴുന്നേൽപിക്കുമെന്ന് പറഞ്ഞത്. (3) (അ) കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തെയും മാതാവായ ഹാജറയേയും മരുഭൂമിയിലേക്ക് (അറേബ്യായിലേക്ക്)കൊണ്ടാക്കിയ വിവരവും, വെള്ളം കിട്ടാതെ അവർ വിഷമിച്ചതും വിവരിച്ചുകൊണ്ട് (അ) -നെപ്പറ്റി പറയുന്നു: ദൈവം ബാലനോട് കൂടെയുണ്ടായിരുന്നു. അവൻ മരുഭൂമിയിൽ പാർത്തു. മുതിർന്നപ്പോൾ ഒരു വില്ലാളിയായി അവൻ പാറാൻ മരുഭൂമിയിൽ പാർത്തു . (ഉൽപത്തി : 21-ൽ 20,21) അപ്പോൾ, പാറാൻ മരുഭൂമിയിൽ പാർത്ത സന്തതികളായ അറബികൾ സഹോദരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. പുതിയ നിയമത്തിലെ ചില പരാമർശങ്ങൾ: (1) യേശു പറയുന്നു : ന്നാൽ, ഞാൻ നിങ്ങളോട് സത്യം ചെയ്തു പറയുന്നു: ഞാൻ പോകുന്നത് നിങ്ങ ൾക്ക് പ്രയോജനം. ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്േ ബാധം ഇനിയും വളരെ പറവാനുണ്ട്. എന്നാൽ, നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല . സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും . അവൻ സ്വയമായി സംസാരിക്കാതെ കേൾക്കുന്നത് സംസാരിക്കയും, വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരുകയും ചെയ്യും...(-യോഹന്നാൻ : 16- ൽ 7 - 14) പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരുകയും, ഞാൻ നിങ്ങളോട് പറയുന്നതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും . (യോഹന്നാൻ: 14 ൽ 26) സത്യത്തിന്റെ കാര്യസ്ഥൻ എന്നും, സത്യത്തിന്റെ ആത്മാവ് എന്നും പറഞ്ഞത് നബി യുടെ പേർ സൂചിപ്പിക്കുന്ന ഫാറക്വലീത്വ( എന്ന വാക്കിൽ കാലക്രമേണയുണ്ടായിത്തീർന്ന ഭാഷാന്തര വ്യത്യാസമാകുന്നു . ഇതു സംബന്ധിച്ച് സൂഃ സ്വഫ്ഫ് 6-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വിവരിച്ചിട്ടുണ്ട്. അവിടെ നോക്കുക. വേറെയും പല ഉദ്ധരണികൾ അവിടെ കൊടുത്തിട്ടുള്ളതും ശ്രദ്ധിക്കുക. (2) യോഹന്നാന്റെ (യഹ്യാ നബി-(അ)യുടെ) അടുക്കലേക്ക് യഹൂദികൾ പുരോഹിതൻമാരെയും ലേവ്യരെയും അയച്ച് നീ ആരാണെന്ന് ചോദിച്ചേ പ്പാൾ, അദ്ദേഹം ഞാൻ ക്രിസ്തുവല്ല എന്നും ഞാൻ ഏലിയാവല്ല എന്നും ആ പ്രവാചകൻ അല്ല എന്നും മറുപടി പറഞ്ഞു. എന്നാൽ പിന്നെ നീ ആരാണെന്ന് ചോദിച്ചപ്പോൾ, ഞാൻ യശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ കർത്താവിന്റെ വഴി നേരെ ആക്കുന്നവൻ എന്നു വിളിച്ചു പറയുന്നവന്റെ ശബ്ദം ആകുന്നുവെന്നു അവൻ ഉത്തരം പറഞ്ഞു (യോഹന്നാൻ : 1 ൽ 20--24) അപ്പോൾ, യഹ്യാ നബി(അ)യുടെ കാലത്ത് അവർ ഒരു ക്രി സ്തുവിനെയും ഒരു ഏലിയാവിനെയും കൂടാതെ, ഒരു പ്രത്യേക പ്രവാചകനെയും കാത്തിരുന്നുവെന്ന് വ്യക്തമാണ്. ആ പ്രവാചകനത്രെ മുഹമ്മദ് നബി ( ) നബി തിരുമേനിയുടെ സവിശേഷതകളായി ഈ വചനത്തിൽ പറയപ്പെട്ട കാര്യങ്ങൾ ഇവയാകുന്നു. (1,2) അദ്ദേഹം സദാചാരപരമായ ന ല്ലകാര്യങ്ങൾ കൊണ്ട് കല്പിക്കുകയും, ദുരാചാരപരമായ ചീത്ത കാര്യങ്ങളെ വിരോ -ധിക്കുകയും ചെയ്യുന്നു. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും ഒരു വിശദീകരണത്തിന്റെ ആവശ്യ -മില്ല. സദാചാര വിഷയങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായത് ഏകദൈവ സിദ്ധാന്തവും (തൗഹീദും), ദുരാചാര വിഷയങ്ങളിൽവെച്ചു ഏറ്റവും വമ്പിച്ചത് ബഹുദൈവ സിദ്ധാന്തവും (ശിർക്കും)തന്നെ. അവ രണ്ടും തൊട്ട് ഭക്ഷണം കഴിക്കുന്നത് കകൊണ്ടായിരിക്കണമെന്നും, ശൗച്യം ചെയ്യുന്നത് ഇടതു കൈകൊണ്ടായിരിക്ക -ണമെന്നും, വെള്ളം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വാസം വിടരുതെന്നും പോലെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നബി ജനങ്ങളെ ഉപദേശിച്ചിട്ടുണ്ടെന്നുള്ളത് ചരിത്ര പ്രസിദ്ധമത്രെ. (3,4) അദ്ദേഹം നല്ലതായ വസ്തുക്കളെ അനുവദനീയമാക്കുകയും , ദുഷിച്ച വസ്തുക്കളെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. വേദക്കാർ നിഷിദ്ധമായി സ്വീകരിച്ചു വന്നിരുന്ന ഒട്ടക മാംസം, കൊഴുപ്പ് മുതലായവ അനുവദനീയങ്ങളാണെന്നും, ശവം, പന്നിമാംസം, രക്തം, അല്ലാഹു അല്ലാത്തവർക്ക് വഴിപാടാക്കപ്പെട്ടവ മുതലായ വസ്തുക്കൾ നിഷിദ്ധങ്ങളാണെന്നുമുള്ള ഇസ്ലാമിലെ നിയമങ്ങൾ പോലെയുള്ള പലതും ഇതിനു ഉദാഹരണങ്ങളാകുന്നു. (5) അവരുടെ ഭാരവും, അവരിലുള്ള കുടുക്കും ബന്ധനങ്ങളും ഇറക്കിവെച്ചു ഒഴിവാക്കിക്കൊടുക്കുന്നു. വേദക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടിരു ന്ന നിയമങ്ങൾ വഴിയോ, പിന്നീട് അവരുടെ പണ്ഡിത പുരോഹിതൻമാരുടെ കൈക്ക് നടപ്പിൽ വരുത്തപ്പെട്ട നടപടി ക്രമങ്ങൾ വഴിയോ അവരിൽ ഉണ്ടായിരുന്ന പല കർശന നിയമങ്ങളും നബി ( ) വേറെയും പല ഉദ്ധരണികളും ബൈബ്ളിൽനിന്നും ഉദ്ധരിക്കുവാൻ കഴിയും, എല്ലാറ്റിനും വേദക്കാരുടെ അതതു കാലത്തെ മഹാസഭക്കാർ അവ -രുടെതായ ചില വ്യാഖ്യാനങ്ങൾ നൽകി തങ്ങളുടെ ഹിതത്തിനൊപ്പിച്ചു തൃ പ്തി അടഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നിട്ടും അവ പരസ്പര വൈരുദ്ധ്യങ്ങളിൽനിന്നു രക്ഷപ്പെടുന്നുമില്ല. ഇത്തരം കാര്യങ്ങൾ സവിശദം എടുത്തുകാട്ടി -യും, വേദക്കാരുടെ കൈകടത്തലുകൾ സ്ഥാപിച്ചുംകൊണ്ട് പല മഹാൻമാരും പ്രേ ത്യകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ പല നിലക്കും പ്രധാനപ്പെട്ട ഒരു ഗ്ര ന്ഥമത്രെ ഇബ്നുതൈമിയ്യഃ (റ) രചിച്ച الج َ واب الصح ِ يح لمن بدل دين المسيح (-മസീഹിന്റെ മതത്തെ മാറ്റി മറിച്ചവർക്ക് ശരിയായ മറുപടി) എന്ന ഗ്രന്ഥം. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച അല്ലാമ റഹ്മത്തുല്ലാഹിൽ ഹിന്ദീ (റ) യുടെ اظهار الحق (-സത്യം വെളിപ്പെടുത്തൽ) എന്ന ഗ്രന്ഥവും കൂട്ടത്തിൽ പ്രത്യേകം പ്രസിദ്ധമാകുന്നു. അരനൂറ്റാണ്ടി നു മുമ്പ് രചിക്കപ്പെട്ട മർഹും ഡോക്ടർ മുഹമ്മദ് തൗഫീക്വ് അഫൻദീയുടെ هئايبنا بتك فى ّ اللها نيد (-പ്രവാചകൻമാരുടെ വേദഗ്രന്ഥങ്ങളിൽ അല്ലാഹുവിന്റെ മതം) മുതലായവയും പ്രസ്താവ്യങ്ങളത്രെ. അതേ കാലത്ത് ഈ രംഗത്ത് വളരെ സേവനം ചെ യ്ത കേരളത്തിലെ ഒരു ഗ്രന്ഥകാരനാണ് സയ്യിദ്ഥനാ-ഉല്ലാഹി എന്ന മഖ്ദീ -തങ്ങളും(-റ). തിരുമേനി -യുടെ ശരീ-അത്തിൽ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇതിന്റെ താ ൽപര്യം. പശുക്കുട്ടിയെ ആരാധിച്ചതിൽനിന്നുള്ള പശ്ചാത്താപത്തിന്റെ പാധിയായി കുറ്റവാളികളെ കൊലപ്പെടുത്തണമെന്ന് നിശ്ചയിച്ചത്, കൊലക്കുറ്റ -ങ്ങളുടെ പ്രതികാര നടപടിയിൽ പകരം കൊലപ്പെടുത്തൽ മാത്രം നിശ്ചയിക്കപ്പെട്ടിരു -ന്നത്, ധർമ യുദ്ധങ്ങളിൽ ശത്രുപക്ഷത്തു നിന്നും ലഭിക്കുന്ന ഗനീമത്ത് സ്വത്തുക്കൾ കൂടാതിരുന്നത്, ശനിയാഴ്ച ദിവസം (ഞായറാഴ്ചയും തന്നെ) ചെയ്വാൻ പാടില്ലെന്നുള്ളത്, ആരാധനാ കർമങ്ങളിലും ഇടപാടുകളിലും ഉണ്ടായി -രുന്ന ചില കർക്കശ നിയമങ്ങൾ എന്നിങ്ങിനെ പല ഭാരങ്ങളിൽ നിന്നും കെട്ടിക്കുടുക്കുക -ളിൽ നിന്നും അവർക്ക് നബി മുഖേന ഇളവ് ലഭിക്കുകയുണ്ടായിട്ടുണ്ട്. മൊത്തമായി പറയുകയാണെങ്കിൽ, വേദക്കാർക്കിടയിൽ നടപ്പുണ്ടായിരുന്ന നിയമ നടപടി ക്രമങ്ങളെക്കാൾ എത്രയോ ലഘുവായതും, സൗകര്യ പ്രദമായതുമാണ് നബി തിരുമേനി മുഖാന്തരം നിലവിലുള്ള നിയമ നടപടി ക്രമം. പണ്ഡിത വർഗങ്ങളുടെ നിയമനിർമാണ ചട്ടങ്ങളാൽ ബന്ധിക്കപ്പെട്ടിരുന്ന അവർക്ക് ഇസ്ലാം അതിൽ നിന്നും മോചനം നൽകി. ഇസ്ലാമിലെ അടിസ്ഥാനപരമായ ഒരു പൊതുതത്വമായി അല്ലാഹു അറിയിക്കുന്നു اللها (-അല്ലാഹു നിങ്ങളിൽ എളുപ്പത്തെ ഉദ്ദേശിക്കുന്നു, നിങ്ങളിൽ അവൻ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല (2: 185) നബി പറയുന്നു : او ّ Šوا ولا تعŠŒ وا ولا تنف ّ رواŽ നിങ്ങൾ സന്തോഷപ്പെടുത്തുവിൻ, വെറുപ്പിക്കരുത് : എളുപ്പമുണ്ടാക്കുകയും ചെയ്യുവിൻ ഞെരുക്കമുണ്ടാക്കരുത് (ബു.-മു) നബി തിരുമേനിയുടെ പ്രത്യേകതകളും സവിശേഷതകളും ചൂണ്ടിക്കാട്ടുകയും , തൗറാത്തിലും ഇൻജീലിലും പ്രവചിക്കപ്പെട്ട ആ പ്രവാചകൻ തന്നെയാണ് തിരുമേനിയെന്ന് പരിചയപ്പെടുത്തുകയും ചെയ്ത ശേഷം അല്ലാഹു പറയുന്നു : അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും - അഥവാ, സഹായിച്ചും ശക്തിപ്പെടുത്തിയും വരുകയും---അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേ -ഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കെ പ്പട്ട പ്രകാശത്തെ -അഥവാ വിശുദ്ധ ക്വുർ-ആനെ---പിൻപറ്റി നടക്കുകയും ചെയ്യുന്നവർ മാത്രമാണ് വിജയികളെന്ന്. അതെ ഇങ്ങിനെ ചെയ്യുന്നവർ ആരായാലും ശരി---അവർ വേദ -ക്കാരാവട്ടെ അല്ലാതിരിക്കട്ടെ - അവർക്കേ വിജയമുള്ളുവെന്ന്. عزر (-അസ് --സറ)-എന്ന വാക്കിന് ബഹുമാനിച്ചു, ശക്തിപ്പെടുത്തി, സഹായിച്ചു എന്നും മറ്റും അർത്ഥങ്ങളുണ്ട്. ബഹുമാനിക്കുന്നതോടൊപ്പം സഹായം നൽകുക ( ലالنصرة مع التعظ ) എന്നാണ് ഇമാം റാഗിബ് (റ) മുതലായവർ അതിന് അർത്ഥം കൽപിച്ചിരിക്കുന്നത്. വിഭാഗം - 20
7:158

قُلۡ يَـٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ

(158) (നബിയേ) പറയുക : ഹേ മനുഷ്യരേ, നിശ്ചയമായും ഞാൻ, നിങ്ങൾ എല്ലാവരിലേക്കും ഉള്ള അല്ലാഹുവിന്റെ റസൂൽ (ദൂതൻ) ആകുന്നു : അതായത്, ആകാശങ്ങ- ളുടെയും ഭൂമിയുടെയും രാജാധികാരം യാതൊരുവന്നാണോ അവന്റെ (റസൂലാകുന്നു). അവനല്ലാതെ ആരാധ്യനില്ല ; അവൻ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. ആകയാൽ, അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവിൻ (അതെ) അല്ലാഹുവിലും, അവന്റെ വാക്യങ്ങളിലും വിശ്വസിക്കുന്ന ഉമ്മിയ്യായ ധ അക്ഷരജ്ഞാനമില്ലാത്ത പ പ്രവാചകൻ, അദ്ദേഹത്തെ പിൻപറ്റുകയും ചെയ്യുവിൻ ; നിങ്ങൾ നേർമാർഗം പ്രാപിച്ചേക്കാം. (158) ق ُ ل ْ -പറയുക മനുഷ്യരേ, ّ ِ ! ِ إ -നിശ്ചയമായും ഞാൻ اللها - അല്ലാഹുവിന്റെ റസൂലാണ്, ദൂതനാകുന്നു -നിങ്ങളിലേക്ക് َ ِ يع ً ا  -മുഴുവനും, -എല്ലാം ي ِ َ യാതൊരുവൻ, യാതൊരുത്തന്റെ ُ َ ‘ -അവന്നാണ്, അവന്റേതാണ് م ُ ل ْ ك ُ -രാജത്വം, -രാജാധികാരം الس -ആകാശങ്ങളുടെ و َ الأر ْ ض ِ -ഭൂമിയുടെയും لا ‘ ِ إ -ഒരു ഇലാഹും(-ആരാധ്യനും, ദൈവവും)-ഇല്ല -അവനല്ലാതെ -അവൻ ജീവിപ്പിക്കുന്നു -മരണപ്പെടുത്തുകയും ചെയ്യുന്നു -അതിനാൽ നിങ്ങൾ വിശ്വസിക്കുവിൻ ِ َّ اللها ِ ب -അല്ലാഹുവിൽ -അവന്റെ റസൂലിലും الأم ِ ّ ي ِّ الن ّ َ ب ِ ي ِّ -അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ي ِ َ -വിശ്വസിക്കുന്നവനായ ِ َّ اللها ِ ب -അല്ലാഹുവിൽ അവന്റെ വാക്കു (വാക്യം)-കളിലും -അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുകയും ചെയ്യുവിൻ -നിങ്ങളായേക്കാം, ആകുവാൻ വേണ്ടി നിങ്ങൾ നേർമാർഗം പ്രാപിക്കും. മൂസാ നബി-(അ)യെയും, തൗറാത്തിനെയും സംബന്ധിച്ചു വിവരിക്കുന്ന മധ്യെ തൗറാത്തിലും ഇൻജീലിലും നബി യെക്കുറിച്ച് വന്ന ചില പരാമർശങ്ങളെപ്പറ്റി 156-ാം വചനത്തിൽ സൂചിപ്പിച്ചു. 157-ാം വചനത്തിൽ അതിനെപ്പറ്റി ഒന്നുകൂടി വിശദമാക്കി. അതിന് ശേഷം ആ പരാമർശങ്ങളും പ്രവചനങ്ങളും ഇതാ സാക്ഷാൽകൃതമായിരിക്കുന്നുവെന്നുള്ള ഒരു വിളംബരമാണ് ഈ വചനമെന്ന് പറയാം. ആകാശ ഭൂമികളുടെയെല്ലാം അധിപനും കൈകാര്യകർത്താവുമായ അല്ലാഹുവിങ്കൽ നിന്നും വേദ---കുല---കാല---ദേശ---ഭാഷാ വ്യത്യാസമന്യെ സകല മനുഷ്യരിലേക്കുമായി അയക്കപ്പെട്ട ദൈവദൂതനാണ് ഈ അക്ഷരജ്ഞാനമില്ലാത്ത പ്രവാച -കനായ ഞാൻ ; അല്ലാഹുവിലും എല്ലാ പ്രവാചകൻമാർക്കും അവനാൽ നൽകപ്പെട്ട അവെ ന്റ എല്ലാ വചനങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാൻ; അതുകൊണ്ട് നി ങ്ങൾ സന്മാർഗികളായിത്തീരേണ്ടതിന് അല്ലാഹുവിലും എന്നിലും നിങ്ങൾ വിശ്വസിക്കുകയും ഞാൻ കൊണ്ടു വന്ന മാർഗം നിങ്ങൾ പിൻതുടരുകയും ചെയ്യേണ്ടതുണ്ട് മനുഷ്യലോകത്തോട് പ്രഖ്യാപനം ചെയ്യണമെന്ന് അല്ലാഹു നബി തിരു -മേനി യോട് കൽപിക്കുകയാണ്. നബി തിരുമേനിയുടെ പ്രവാചകത്വത്തെ അടിയോടെ നിഷേധിക്കാതെ -മുസ്ലിംപാമര ജനങ്ങളെ വഴിപിഴപ്പിക്കുവാൻ വേണ്ടി---അവിടു ന്നു അറബികളിലേക്കു മാത്രം നിയോഗിക്കപ്പെട്ട റസൂലാണെന്നും, വേദക്കാരിലേക്ക് തിരുമേനി റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ലെന്നും ചില അരമുറി വാക്യങ്ങൾ എടുത്തുദ്ധരിച്ചുകൊണ്ട് ചില ക്രിസ്തീയ പാതിരിമാർ സമർത്ഥിക്കാറുണ്ട്. അതുപോലെ നബി തിരുമേനി -യുടെ ശരീ-അത്ത് നിയമങ്ങളിൽ ചിലതൊക്കെ അക്കാലത്തെയും അന്നത്തെ ജനങ്ങളെയും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്--ഈ പ രിഷ്കൃത കാലത്തെയും, ഇക്കാലത്തെ ജനങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല--- എന്ന് മുസ്ലിം നാമധാരികളായ ചില ആധുനിക തൽപരൻമാരും (അഥവാ മോഡേണി -സ്റ്റുകളും) ജൽപിക്കുന്നത് കാണാം. അക്ഷരാർത്ഥത്തിൽ തന്നെ ഇതെല്ലാം അവരുടെ സ്വയം സൃഷ് ടിയാണെന്നും, അല്ലാഹുവിന്റെയും, റസൂലിന്റെയും പേരിൽ താൽപര്യ -പൂർവ്വം നടത്തപ്പെടുന്ന കള്ള പ്രചാരണമാണെന്നും ഈ വചനത്തിൽ നിന്നും, ഇതുപോലെ മറ്റു പല വചനങ്ങളിൽ നിന്നും സ്പഷ്ടമത്രെ. റസൂൽ തിരുമേനി അരുളിച്ചെയ്തതായി ജാബിർ (റ) ഉദ്ധരിക്കുന്നു : മുമ്പ് ഒരു പ്രവാചകനും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ചുകാര്യങ്ങൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു: ഒരു മാസത്തെ വഴി ദൂരത്തിൽ (എന്നെപ്പറ്റി ശത്രു ജനങ്ങൾക്ക്) ഭീതി നൽകികൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമി എനിക്ക് നമ -സ്ക്കാര സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് എന്റെ സമുദായത്തിൽ ആർക്കെങ്കിലും നമസ്കാര സമയം വന്നാൽ അവൻ നമസ്കരിച്ചുകൊള്ളട്ടെ. എനിക്ക് ഗനീമത്ത് (ധർമ യുദ്ധത്തിൽ ശത്രുക്കളിൽ നിന്നും ലഭിക്കുന്ന) സ്വത്തു -ക്കൾ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. എന്റെ മുമ്പ് ആർക്കും അത് അനുവദനീയമാക്കപ്പെട്ടിരുന്നില്ല. എനിക്ക് ശഫാ-അത്ത് (ക്വിയാമത്തുനാളിൽ ജനങ്ങളെ വിചാരണ -ക്കെടുക്കുവാൻ വേണ്ടി അല്ലാഹുവിനോട് ചെയ്യുന്ന ശുപാർശ)-നൽകപ്പെട്ടിരിക്കുന്നു . പ്രവാചകന്മാർ അവരുടെ ജനതയിലേക്കായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത് . ഞാൻ മനുഷ്യരിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. (ബു: മു.) ഇതുപോലെ വേറെയും പല ഹദീഥുകൾ കാണാം.
7:159

وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

(159) മൂസായുടെ ജനങ്ങളിൽ (തന്നെ) യഥാർത്ഥമനുസരിച്ച് മാർഗദർശനം നൽകുകയും, അതനുസരിച്ച് തന്നെ നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ട്താനും. (159) -ജനങ്ങളിലുണ്ട്, ജനതയിൽപെട്ടതാണ് َ م ُ و -മൂസായുടെ أ ُ م َّ ة ٌ ഒരു സമൂഹം -അവൻ മാർഗദർശനം നൽകുന്നു, സന്മാർഗത്തിൽ ചലിക്കുന്നു -യഥാർത്ഥമനുസരിച്ച് و َ ب ِ ه ِ -അതനുസരിച്ച് തന്നെ അവർ നീതി (മര്യാദ)- പാലിക്കുന്നു (താനും) മുൻ വചനങ്ങളിൽ കഴിഞ്ഞുപോയ പൊതുവായ ചില പരാമർശങ്ങളിൽ നിന്ന് മൂസാ നബി(അ)-യുടെ സമുദായം മുഴുക്കെ ണ്ടന്നും, അവരിൽ സന്മാർഗത്തിൽ അവശേഷിക്കുന്നവർ ആരുമില്ലെന്നും ഒരു തെറ്റിദ്ധാ -രണക്കവകാശമുണ്ട്. ആ ധാരണ ശരിയല്ലെന്ന് ഇടക്കുവെച്ച് ഈ വചനം മുഖേന അല്ലാഹു ചൂണ്ടി -ക്കാട്ടുകയാണ് യാഥാർത്ഥ പ്രകാരം ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയും, ന്യാ യം തെറ്റാതെ യഥാർത്ഥമനുസരിച്ച് തന്നെ പ്രവർത്തിച്ചും വരുന്ന ചില ആളു -കൾ ആ സമുദായത്തിൽ ഉണ്ടെന്ന് അല്ലാഹു അറിയിക്കുന്നു. അതുകൊണ്ടാണ് യഹൂദികളിൽ നിന്നും ചില വ്യക്തികൾ നബി യിൽ വിശ്വസിക്കുവാൻ മുന്നോട്ട് വന്നതും. നബി യുടെ ആഗമനത്തിന് ശേഷം, നബി യെക്കുറിച്ച് അറിവായിട്ടു പിന്നെയും വിശ്വസിക്കുവാൻ തയ്യാറാകാത്തവർ ഇതിൽ ഉൾപ്പെടുകയില്ലെന്ന് പ്രേ ത്യകം പറയേണ്ടതില്ല. (സമൂഹം എന്ന് ഇവിടെ അർത്ഥം കൽപിക്കപ്പെട്ട ا ُ م َّ ة ٌ എന്ന വാക്കിന്റെ അർത്ഥങ്ങളെപ്പറ്റി 164-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ വിവരിക്കാം)
7:160

وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

(160) അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി -അതായത് സമൂഹങ്ങളായി---മുറി(-ച്ചുഭാഗി-)-ച്ചു. മൂസായുടെ ജനങ്ങൾ അദ്ദേഹത്തോട് (വെള്ളം)-കുടിപ്പാൻ കൊടുക്കുവാനാവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് നാം വഹ് യ് (സന്ദേശം) നൽകി നിന്റെ വടികൊണ്ട് പാറക്കല്ലിന്ന് അടിച്ചുകൊള്ളുക എന്ന്, അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി (അവരിൽ)-എല്ലാ മനുഷ്യരും അവ (-രവ)ർക്ക് കുടിക്കാനുള്ള സ്ഥാനം അറിയുകയുണ്ടായി. അവർക്ക് നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്തു. അവർക്ക് നാം മന്നായും സൽവായും ഇറക്കിക്കൊടുക്കുകയും ചെയ്തു. നിങ്ങൾക്ക് നാം നൽകിയിട്ടുള്ള നല്ല (വിശിഷ്ട) വസ്തുക്കളിൽ നിന്ന് നിങ്ങൾ തിന്നുകൊള്ളുവിൻ (എന്ന് നാം പറഞ്ഞു). (എന്നാൽ) അവർ നമ്മോട് (ഒന്നും)അക്രമം ചെയ്തില്ല, എങ്കിലും അവർ അവരോട് തന്നെയായിരുന്നു അക്രമം ചെയ്തിരുന്നത്. 5! 5!5! (160) ഹو َ ق َ طَّع ْ ن َ ا -അവരെ നാം മുറിക്കുക (കഷ്ണിക്കുക---ഭാഗിക്കുക---പിരിക്കുക)യും ചെയ്തു -പന്ത്രണ്ട് -ഗോത്രങ്ങളായി -സമൂഹങ്ങളായി, കൂട്ടങ്ങളായി നാം വഹ്യ് (സന്ദേശം) നൽകുകയും ചെയ്തു -മൂസാക്ക് അദ്ദേഹത്തോട് കുടിക്കാനാവശ്യപ്പെട്ട അദ്ദേഹത്തിന്റെ ജനത അടിക്കുക എന്ന് നിന്റെ വടികൊണ്ട് പാറക്ക്, പാറക്കല്ലിനെ അപ്പോൾ പൊട്ടി ഒഴുകി م ِ ن ْ ه ُ -അതിൽ നിന്ന്, അതിലൂടെ -പന്ത്രണ്ട് -നീരുറവ, അരുവി -അറിഞ്ഞിട്ടുണ്ട്.-അറിയുകയുണ്ടായി لُّ -എല്ലാ മനുഷ്യരും (മനുഷ്യക്കൂട്ടങ്ങളും) -അവരുടെ കുടിക്കുന്ന സ്ഥലം നാം തണലാക്കുകയും ചെയ്തു,-നിഴലിട്ടു കൊടുത്തു അവരുടെ മേൽ, അവർക്ക് മേഘത്തെ നാം ഇറക്കുകയും ചെയ്തു അവരിൽ, അവർക്ക് َّ ن َ م ْ لا മന്നാ (കട്ടിത്തേൻ) و َ الس َّ ل ْ و َ ى സൽവായും (കാടപ്പക്ഷിയും) ك ُ ل ُ وا നിങ്ങൾ തിന്നുകൊള്ളുവിൻ -നല്ല (ശുദ്ധ---വിശിഷ്ട) വസ്തുക്കളിൽ നിന്ന് -നിങ്ങൾക്ക് നാം നൽകിയതിലെ -അവർ നമ്മോട് അക്രമം ചെയ്തതുമില്ല -എങ്കിലും അവരായിരുന്നു -അവരോട് തന്നെ അവർ അക്രമം ചെയ്യുക. ഇബ്റാഹീം നബി(അ)-യുടെ മകനായ ഇസ്ഹാക്വ് നബി-(അ)യുടെ മക ൻ നബി(അ)ക്ക് ഇസ്റാ-ഈൽ എന്നും ഒരു പേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ട് പുത്രൻമാരിൽ നിന്നും പെരുകിയുണ്ടായ സന്താനപരമ്പര -കൾക്കാണ് പന്ത്രണ്ട് ഇസ്റാ-ഈൽ ഗോത്രങ്ങൾ എന്നു പറയുന്നത്. ഓരോ ഗോത്രവും അത ത് ഗോത്രത്തിന്റെ ആദ്യ പിതാവിന്റെ നാമത്തിൽ അറിയപ്പെടുന്നു. ആശീർ, ദാൻ, ഗാ ദു (ജാദ്), യിസ്സാഖർ, യഹൂദാ, നഫ്താലീ, റൂബീൻ (റൂബേൻ), (ശിമയോൻ) സബൂലൂൽ (സെബുലൂൻ), ലാവി (ലേവി) യൂസുഫ് ,ബിൻയാമീൻ ഇവയാണ് ആ നാമങ്ങൾ. ഇതിൽ യൂസുഫ് (അ)ന്റെ സന്തതികൾ പിന്നീട് അദ്ദേഹത്തിന്റെ രണ്ട് മക്കളായ അഫ്രായീം, മനശ്ശാ (എഫ്രയീം, മനാശ്ശ) എന്നിങ്ങിനെ രണ്ട് പേരിൽ അറിയപ്പെടുകയുണ്ടായെങ്കിലും മൊത്തത്തിൽ ഇസ്റാ-ഈല്യർ പന്ത്രണ്ട് ഗോത്രങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു. സീനാ അർദ്ധ ദ്വീപിലെ മരുഭൂമിയിൽ അവിടവിടെയായി നാൽപതുകൊല്ലം കഴിഞ്ഞുകൂടിയ അവർ മൂസാ നബി-(അ)യുടെ ശേഷം യൂശ-അ് നബി-(അ)യുടെ നേതൃത്വത്തിൽ ശാമിലെ ഫലസ്തീൻ പ്രദേശങ്ങളിൽ ക്രമേണ കുടിയേറിപ്പാർത്തു ( വെള്ളമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ, ന്റ കൽപനപ്രകാരം മൂസാ (അ) പാറക്കല്ലിന് അടിക്കുകയും അതിൽ നിന്ന് പന്ത്രണ്ട് ഉറവുകൾപൊട്ടി ഒഴുകുകയും ചെയ്ത സംഭവത്തെപ്പറ്റി സൂ: അൽബക്വ റഃ 60--ലും അവർക്ക് മരുഭൂമിയിൽവെച്ച് മേഘത്തണൽ നൽകിയതിനെക്കുറിച്ചും, മ ന്നായും സൽവായും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിപോലുള്ള ഒരു തരം പക്ഷിയും) ആഹാരം നൽകിയതിനെക്കുറിച്ച് 57---ലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്, അവി ടെ നോക്കുക. ( ) അതതു ഗോത്രങ്ങൾ കുടിയേറിപ്പാർത്ത പ്രദേശങ്ങൾ 2-ാം നമ്പർ ഭൂപടത്തിൽ അടയാളപ്പെടുത്തിക്കാണാം. പന്ത്രണ്ട് ഗോത്ര നാമങ്ങളുടെ അറ ബി രൂപം ക്രമപ്രകാരം ഇങ്ങിനെ ഉപയോഗിച്ചു വരുന്നു. ! "
7:161–162

وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ

فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ

(161) അവരോട് പറയപ്പെട്ട സന്ദർഭവും (ഓർക്കുക) : നിങ്ങൾ ഈ രാജ്യത്ത് താമസിക്കുകയും അതിൽ നിന്ന് നിങ്ങൾ ഉദ്ദേശിച്ചേടത്തു നിന്ന് തിന്നുകയും ചെയ്തുകൊള്ളുവിൻ നിങ്ങൾ ഹിത്ത്വതുൻ (പാപമോചനം) എന്നു പറയുകയും സുജൂദ് ചെയ്തു (തലകുനിച്ചു) കൊണ്ട് അതിന്റെ പടിവാതിൽ കടക്കുകയും ചെയ്യുവിൻ (എന്നാൽ) നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകളെ നാം പൊറുത്തുതരുന്നതാണ്. സുകൃതവാൻമാർക്ക് നാം (വഴിയെ)-വർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. (162) എന്നിട്ട്, അവരിൽ നിന്ന് അക്രമം പ്രവർത്തിച്ചവർ, തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി) അതിനാൽ, അവരുടെ മേൽ നാം ആകാശത്തുനിന്ന് ഒരു (കഠിന) ശിക്ഷ അയച്ചു അവർ അക്രമം പ്രവർത്തിച്ചുകൊണ്ടിരുന്നത് നിമിത്തം. /7 /7/7 (161) -പറയപ്പെട്ട സന്ദർഭവും ഠ ل َ -അവരോട് നിങ്ങൾ താമസിക്കു (-പാർക്കു)-വിൻ രാജ്യത്ത് നിങ്ങൾ തിന്നുകയും -ചെയ്യുവിൻ ْ َ ا م ِ അതിൽ നിന്ന് നിങ്ങൾ ഉദ്ദേശിച്ചേടത്ത് (നിന്ന്), ഉദ്ദേശിച്ച പ്രകാരം പറയുകയും ചെയ്യുവിൻ ح ِ طَّة ٌ താഴ്ത്തൽ (പാപമോചനം), ഇറക്കിവെക്കുക -പ്രവേശിക്കുക (-കടക്കുക)യും ചെയ്യുവിൻ َ با َ ب ْ لا -വാതിൽ, പടിവാതിൽ കവാടം -സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായി -നിങ്ങൾക്ക് നാം പൊറുത്തു തരും -നിങ്ങളുടെ തെറ്റുകൾ, പിഴവു(-പാപം)-കൾ നാം (വഴിയെ) വർദ്ധിപ്പിക്കും -നന്മ ചെയ്യുന്നവർക്ക്, സുകൃതവാൻമാർക്ക് (162) എന്നിട്ട് പകരമാക്കി, മാറ്റി മറിച്ചു ّ َ ِ ين അക്രമം പ്രവർത്തിച്ചവർ അവരിൽ നിന്ന് ق َ و ْ لا ഒരു വാക്ക് غ َ ير ْ َ -ഒഴികെ ي ِ َ -അവരോട് പറയപ്പെട്ട -അപ്പോൾ നാം അയച്ചു അവരിൽ -ഒരു (കഠിന) ശിക്ഷ الس -ആകാശത്ത്നിന്ന് -അവർ ആയിരുന്ന് നിമിത്തം (കൊണ്ട്) അവർ അക്രമം ചെയ്യും. ഈ വിവരവും അൽബക്വറഃ 58,59 വചനങ്ങളിൽ കഴിഞ്ഞുപോയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് അവയുടെ വ്യാഖ്യാനം നോക്കുക. വിഭാഗം - 21
7:163

وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ

(163) സമുദ്രത്തിനടുത്ത് സ്ഥിതി ചെയ്തിരുന്നതായ (ആ) രാജ്യത്തെക്കുറിച്ച് -(അതെ) അവർ സബ്ത്തിൽ ധ ശബ്ബത്ത്് ആചരണത്തിൽ പ അതിക്രമം നടത്തിയിരുന്ന സന്ദർഭത്തെ(-ക്കുറിച്ച്)---അവരോട് ചോദി(ച്ചു നോ)-ക്കുക ! അതായത് അവരുടെ സബ്ത്തിന്റെ ദിവസം അവരുടെ മത്സ്യങ്ങൾ (വെള്ളത്തിന് മീതെ തല)-പൊങ്ങിക്കൊണ്ട് അവർക്ക് വന്നിരുന്ന സന്ദർഭം അവർ സബ്ത്തു (ശബ്ബത്ത്) ആചരിക്കാത്ത ദിവസമാകട്ടെ അവ അവർക്ക് വന്നിരുന്നതുമില്ല അപ്രകാരം, അവർ തോന്നിയവാസം പ്രവർത്തിച്ചുകൊണ്ടിരുന്നതു നിമിത്തം അവരെ നാം പരീക്ഷണം ചെയ്തിരുന്നു. (163) അവരോട് ചോദിക്കുക -രാജ്യത്തെക്കുറിച്ച് ആയിരുന്നതായ അരികെ സ്ഥിതി ചെയ്യുന്നത് -സമുദ്രത്തിങ്കൽ(-കടലിന്റെ) -അവർ അതിക്രമം ചെയ്യുന്ന (അതിരുവിട്ടിരുന്ന) സന്ദർഭം الس -ശബ്ബത്തിൽ (ശബ്ബത്ത് ആചരണത്തിൽ) -അതായത് അവർക്ക് വരുന്ന സന്ദർഭം അവരുടെ മൽസ്യങ്ങൾ -അവരുടെ ശബ്ബത്തിന്റെ ദിവസം (നാളിൽ) പൊങ്ങിക്കൊണ്ട് (മൂക്കെടുത്തുക്കൊണ്ട്) -അവർ ശബ്ബത്ത് ആചരിക്കാത്ത ദിവസമാകട്ടെ -അവ അവർക്ക് വരുകയുമില്ല -അപ്രകാരം -അവരെ നാം പരീക്ഷിച്ചിരുന്നു -അവർ ആയിരുന്നതുകൊണ്ട് -അവർ തോന്നിയവാസം (ധിക്കാരം) പ്രവർത്തിക്കും. അൽബക്വറഃ 65,66 വചനങ്ങളിൽ പ്രസ്താവിക്കപ്പെട്ട സംഭവത്തി ന്റെ വിശദ രൂപമാണ് ഇവിടെ അല്ലാഹു വിവരിക്കുന്നത്. ചെങ്കടലിന്റെ വടക്കേ ഭാഗത്ത് സമുദ്രം ഇടത്തും വലത്തുമായി രണ്ട് ശാഖകളായി പിരിഞ്ഞു നിൽക്കുന്നു. ഒന്നിന് സൂയസ് ഉൾക്കടൽ എന്നും മറ്റേതിന് അൽ-അക്വബഃ ഉൾക്കടൽ എന്നും പറയപ്പെടുന്നു. മുൻകാലത്ത് ഐലത്ത് (ഏലാത്ത് َ š الا َ ي ْ ) എന്നു പറയപ്പെട്ടിരുന്ന അൽ-അക്വബഃയാണ് ഈ ഉൾക്കടലിന്റെ തുറമുഖ പട്ടണം. അവിടെയാണ് ഈ സംഭവം നടന്ന -തെന്നത്രെ പലരും പറഞ്ഞു കാണുന്നത്. വേറെയും അഭിപ്രായം ഇല്ലാതില്ല. അവിടത്തെ നിവാസികളായ മീൻ പിടുത്തക്കാരായിരുന്നു. ശനിയാഴ്ച ദി വസം അവർ തൗറാത്തിന്റെ നിയമപ്രകാരം ശബ്ബത്ത് ആചരിക്കേണ്ടുന്ന ദിവസമാണ്. അന്ന് ജോലിക്കു പോകാതെ പ്രത്യേകം ചില ആരാധനാ കർമങ്ങൾ നടത്തേണ്ടതുണ്ട്. അത -നുസരിച്ചാണ്---ക്രിസ്ത്യാനികൾ ഞായറാഴ്ചയെന്നപോലെ - യഹൂദിക ൾ ഇന്നും ശനിയാഴ്ച ഒഴിവ് ദിവസമായി ആചരിച്ചു വരുന്നത്. മത ശാസനകളിൽ നിന്ന് ഒഴിഞ്ഞു മാറുവാനുള്ള കൌശലങ്ങൾ കണ്ടുപിടിക്കൽ യഹൂദികളുടെ ഒരു പതിവാകുന്നു. അതുകൊണ്ട് അല്ലാഹു അവരിൽ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യ -ങ്ങൾ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിൽ മീതെ തലപൊക്കിക്കൊണ്ടിരിക്കും. മ റ്റു ദിവസങ്ങളിൽ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോൾ അവർക്ക് സഹിക്കുവാൻ കഴിയാതെയായി. അവർ ഒരു സൂത്രം പ്രയോഗിച്ചു. അൽപം അകലെ ചില കുളങ്ങൾ സ്ഥാപിക്കുക സമുദ്രത്തിൽ നിന്നും അതിലേക്ക് വെള്ള ചാലുകളും നിർമിക്കുക. മത്സ്യങ്ങൾ ചാലുകളിലൂടെ കുതിച്ചു വന്നു കുളത്തിൽ തങ്ങിക്കണ്ടാൽ ഉടനെ കു ളത്തിന്റെ മുഖം അടച്ചു കെട്ടുകയും, പിറ്റെന്ന് മത്സ്യങ്ങളെ പിടിക്കുകയും ചെയ്യുക. ഇതുവഴി ശനിയാഴ്ച മൽസ്യം പിടിക്കുന്ന ജോലിക്കു പോയി എന്ന ആരോപണത്തിൽ നിന്നും അവർ ഒഴിവാകുകയും, മൽസ്യം ശേഖരിക്കുവാൻ അവർക്ക് സാധിക്കുക യും ചെയ്യുന്നു. ഇത് കാപട്യവും, അക്രമവും, നിയമത്തിന്റെ യുക്തിതത്വത്തെ മറിക -ടക്കലുമാണല്ലോ. അതു കൊണ്ടാണ് അവർ അതിക്രമം പ്രവർത്തിച്ചിരുന്നുവെന്ന് അല്ലാഹു പറഞ്ഞത്. ഇതുപോലെ, സകാത്തിന്റെ വിഷയത്തിലും, പലിശ ഇടപാടുകളിലും മറ്റും മതനിയമങ്ങൾ പാലിച്ചുവെന്ന് വരുത്തിത്തീർക്കുകയും, അതോടൊപ്പം അവയിൽ നിന്ന് മോചനം നേടുവാൻ ചില കൗശല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന പലരെയും മുസ്ലിംകളിലും കാണാം. കേവലം ചില ഫിക്വ്ഹ്മസ്-അലകളെ മാ ത്രം ആധാരമാക്കുകയും, മതനിയമങ്ങളുടെ ആന്തരാർത്ഥങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങ ളും കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്ന പണ്ഡിത വർഗത്തിലായിരിക്കും ഇൗ ദുഃസ്സമ്പ്രദായം വിശേഷിച്ചും കാണപ്പെടുക. ഈ സമ്പ്രദായം എത്രമാത്രം ദുഷിച്ചതാണെന്നുള്ളതിന് പണ്ടു കഴിഞ്ഞ ഈ സംഭവം അല്ലാഹു ക്വുർ-ആനിൽ വിവരിച്ചതിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനുവേണ്ടിത്തന്നെയാ ണ് ഇത്തരം സംഭവങ്ങൾ അല്ലാഹു നമുക്ക് വിവരിച്ചു തരുന്നതും. അബൂഹുറയ്റഃ (റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു : യഹൂദികൾ പ്രവർത്തിച്ചതുപോലെ നിങ്ങൾ പ്രവർത്തിക്കരുത്. അതായത്. അല്ലാഹു ഹറാമാക്കിയ കാര്യങ്ങളെ താണതരം ഉപായങ്ങൾ വഴി നിങ്ങൾ ഹലാലാക്കരുത് حكاه ابن كثير عن بطة باسنادجي ّ د മൽസ്യം ശനിയാഴ്ചദിവസങ്ങളിൽ ധാരാളം പൊങ്ങിവന്നിരുന്നുവെന്നും, മറ്റു ദിവസങ്ങളിൽ അങ്ങിനെ വന്നിരുന്നില്ലെന്നുമുള്ളതിന് കാരണം (-അപ്രകാരം അവരെ നാം പരീക്ഷണം ചെയ്തിരുന്നു) എന്നു പറഞ്ഞുകൊണ്ട് അല്ലാഹു തന്നെ അറിയിച്ചു തന്നിരിക്കുന്നു. ഏത് സംഭവത്തിലും വല്ല അസാധാരണത്വവും കാണുന്നത് സഹിക്കുവാൻ വയ്യാത്ത ചിലർ അതിന് ഇങ്ങിനെ കാരണം പറഞ്ഞു കാണുന്നു: ശനിയാഴ്ച അവർ മൽസ്യം പിടിക്കുകയില്ലെന്ന് നിത്യാനുഭവത്തിൽ നിന്നും മൽസ്യങ്ങൾ മനസ്സിലാക്കിയിരുന്നത് കൊണ്ടാണ് അവ അന്നുവെള്ളത്തിന് ത ധാരാളമായി പൊങ്ങിയിരുന്നത്. അല്ലാഹു പറഞ്ഞ കാരണം ഇവർക്ക് തൃപ്തിപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു: അതിരിക്കട്ടെ എത്രയോ കൊല്ലങ്ങളായി വെള്ളിയാഴ്ച ദിവ സം മൽസ്യം പിടിക്കുന്നവർ ജോലിക്കിറങ്ങാത്ത കടപ്പുറങ്ങൾ നമ്മുടെ നാടുകളിൽ ഉണ്ടായിരുന്നിട്ടും വെള്ളിയാഴ്ച ദിവസം പ്രത്യേകമായി മൽസ്യങ്ങൾ പൊന്തിവരാറുളള വാർത്ത ഇതുവരെ കേൾക്കുകയുണ്ടായിട്ടില്ല. അപ്പോൾ ഇക്കാലത്ത് മൽസ്യങ്ങൾക്കില്ലാത്ത വല്ല ബുദ്ധിശക്തിയും അന്നത്തെ മൽസ്യങ്ങൾക്കുണ്ടായിരിക്കുമെന്നായിരിക്കാം ഇവരുടെ ധാരണ. അൽഭുതം തന്നെ ? അല്ലാമ സയ്യിദ്ക്വുത്ത്വ്ബ് (റ) ഇവിടെ പ്രസ്താവിച്ച ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിന്റെ സാരം ഇങ്ങിനെ ഉദ്ധരിക്കാം: പ്രകൃതി നിയമങ്ങളെന്ന് ഇക്കൂട്ടർ സങ്കൽപിച്ചുവെച്ചതിനപ്പുറം അല്ലാഹു ഒന്നും ദേ്ദശിക്കുവാൻ പോകുന്നില്ലെന്നാണ് ഇവരുടെ വിചാരം. ഇസ്ലാമിക വീക്ഷണത്തിൽ - സം ഭവത്തിലും അങ്ങിനെത്തന്നെ. ഈ ലോകത്തിന് സാധാരണമായ ഒരു നടപടി ക്രമം അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് ശരിയാണ്. പക്ഷേ, അല്ലാഹുവിന്റെ ഉദ്ദേശ്യം ആ നടപടി ക്രമത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ആണെന്ന് ധരിക്കുന്നവർ -അവർ എത്ര കേമൻമാരായാലും ശരി---ലോക പ്രകൃതിയെക്കുറിച്ച് പോലും അജ്ഞൻമാരാ -കുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ സംബന്ധിച്ചിടത്തോളം, അവൻ ഉദ്ദേശിക്കുന്നത് എന്ത് എന്ന -ല്ലാതെ വേറെ പ്രകൃതി നിയമമൊന്നും അതിന് ബാധകമല്ല. ഈ സംഭവം മദനീ സൂറത്തായ അൽബക്വറഃയിൽ ചുരുക്കിയും, മക്കീ സൂറത്തായ ഈ സൂറത്തിൽ വിശദീകരിച്ചുമാണ് അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. മുൻകാല ചരിത്ര സംഭവങ്ങൾ സത്യസന്ധമായും, വസ്തുനിഷ്ഠമായും വിവരിക്കുവാൻ വേദഗ്രന്ഥങ്ങൾ വായിച്ചിട്ടില്ലാത്ത നബി ക്കു സാധിച്ചത് മദീനായിൽ ചെന്ന ശേഷം വേദക്കാരുമായി നബി ഇടപഴകിയപ്പോൾ അവരിൽ നിന്നു കിട്ടിയ വിവരമനുസരിച്ചാണെന്ന്് ഇസ്ലാമിന്റെ ശത്രുക്കളിൽ ചിലർ പറയാറുണ്ട്. ഇതു ശുദ്ധ നുണയാണെന്നുള്ളതിന് ഒരു തെളിവാണത്. മക്കീ സൂറത്തുകളിൽ ചുരുക്കിപ്പറഞ്ഞ ശേഷം മദനീ സൂറത്തുകളിൽ സംഭവങ്ങളെ വിശദീകരിച്ചു പറഞ്ഞിരിക്ക -യാണെങ്കിൽ---വാസ്തവ വിരുദ്ധമാണെങ്കിലും - അങ്ങിനെ വാദിക്കുന്നതിന് വല്ല ന്യായ വും ഉണ്ടാകുമായിരുന്നു. നേരെമറിച്ച് മുൻകാല സംഭവങ്ങൾ അധികവും മക്കീ സൂറത്തുകളിലാണ് കൂടുതൽ വിവരിക്കപ്പെട്ടിരിക്കുന്നത്. ചില സംഭവങ്ങൾ മക്കീ സൂറത്തുകളിൽ മാത്രമേ വിവരിക്കപ്പെട്ടിട്ടുള്ളു താനും. സൂറത്തു യൂസുഫിലെ ഒരൊററ കഥാ വിവരണത്തിൽ നിന്നു തന്നെ ഈ യാഥാർത്ഥ്യം വേണ്ടത്ര മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നുള്ളതിന് ഒരു നിഷ്പക്ഷ ബുദ്ധിക്കു വേറെ തെളിവിന്റെ ആവശ്യമേ ഇല്ല. ഇത് സൂചിപ്പിച്ചുകൊണ്ടു തന്നെയാണ് നബി യെ പലപ്പോഴും അക്ഷരജ്ഞാനമില്ലാത്തയാൾ ( الامى ) എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നതും. قل فل الحجة البالغة അല്ലാഹു തുടരുന്നു :
7:164–166

وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ

فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ

فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ

(164) അവരിൽ നിന്നുള്ള ഒരു സമൂഹം (ആളുകൾ) പറഞ്ഞ സന്ദർഭവും (ഓർക്കുക) അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കിൽ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുകയോ ചെയ്തേക്കാവുന്ന ഒരു ജനതക്ക് എന്തിനാണ് നിങ്ങൾ സദുപദേശം നൽകുന്നത് അവർ (മറുപടി) പറഞ്ഞു : നിങ്ങളുടെ റബ്ബിങ്കലേക്കു ഒരു ഒഴികഴിവായിട്ടു (മാത്രം); അവർ (ജനങ്ങൾ) സൂക്ഷ്മതപാലിക്കുകയും ചെയ്തേക്കാം. (165) എന്നാൽ, അവരോട് ഉപദേശിക്കപ്പെട്ടത് അവർ (വകവെക്കാതെ) മറന്നു കളഞ്ഞപ്പോൾ, (ആ) ദുഷ് പ്രവൃത്തിയെക്കുറിച്ച് വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി ; അക്രമം പ്രവർത്തിച്ചവരെ അവർ തോന്നിയവാസം പ്രവർത്തിച്ചിരുന്നത് നിമിത്തം ഗൗരവപ്പെട്ട ഒരു ശിക്ഷ മുഖേന നാം പിടിക്കുകയും ചെയ്തു. (166) എന്നുവെച്ചാൽ, അവരോട് വിരോധിക്കപ്പെട്ടതിനെ (ലംഘിച്ചു) അവർ ധിക്കാരം പ്രവർത്തിച്ചപ്പോൾ, അവരോട് നാം പറഞ്ഞു : നിങ്ങൾ നിന്ദ്യൻമാരായ കുരങ്ങുകളായിക്കൊള്ളുവിൻ (164) പറഞ്ഞ സന്ദർഭവും -അവരിൽ നിന്നു ഒരു സമൂഹം നിങ്ങൾ എന്തിന് സദുപദേശം നൽകുന്നു -ഒരു ജനതക്ക്, ജനങ്ങളോട് ُ َّ اللها -അല്ലാഹു -അവരെ നശിപ്പിക്കുന്നവനാണ് (നശിപ്പിച്ചേക്കും) അല്ലെങ്കിൽ അവരെ ശിക്ഷിക്കുന്നവനാണ് (ശിക്ഷിച്ചേക്കും) -ഒരു ശിക്ഷ, വല്ല ശിക്ഷയും -കഠിനമായ او ُ لا َ ق അവർ പറഞ്ഞു ഒഴികഴിവിനായിട്ടു, ഒരൊഴികഴിവ് നിങ്ങളുടെ റബ്ബിങ്കലേക്ക് അവരായേക്കുകയും ചെയ്യാമല്ലോ -അവർ സൂക്ഷിക്കും (165) -എന്നാൽ അവർ വിസ്മരിച്ചപ്പോൾ -അവരോട് യാതൊന്നുകൊണ്ട് ഉപദേശിക്കപ്പെട്ടുവോ അത്, അവർ ഓർമിപ്പിക്കപ്പെട്ടത് നാം രക്ഷപ്പെടുത്തി ّ َ ِ ين َഅْ -വിരോധിക്കുന്നവരെ الس തിൻമ (ദുഷ്പ്രവൃത്തി)-യെപ്പറ്റി നാം പിടിക്കുക(-പിടികൂടുക)യും ചെയ്തു. ّ َ ِ ين َഅظ അക്രമം ചെയ്തവരെ ഒരു ശിക്ഷകൊണ്ട് س ٍഒ ِ ക ب َ -ഗൗരവപ്പെട്ട, വിഷമകരമായ അവർ ആയിരുന്നത് നിമിത്തം .-അവർ തോന്നി- ا ُ م ّ َ ة (-ഉമ്മത്ത്) എന്ന വാക്കിനാണ് ഇവിടെയും 159--ാം വചനത്തിലും സമൂഹം എന്ന്നാം അർത്ഥം നൽകിയത്. സമുദായം എന്നാണ് സാധാരണ അതിന് നൽകപ്പെട്ടു വരാറുള്ള വിവർത്തനം. എങ്കിലും സന്ദർഭമനുസരിച്ച് കൂട്ടം, വിഭാഗം, സംഘം, സമൂഹം എന്നിങ്ങനെയുള്ള അർത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടാറുണ്ട്. മതം, സംസ്കാരം, സ്ഥലം, കാലം ആദിയായ ഏതെങ്കിലും ഒരു കാര്യത്തിൽ ഐക്യതയുളള എല്ലാ വിഭാഗങ്ങൾക്കും - ആ ഐക്യത സ്വയമേവ ഉണ്ടായതായാലും മറ്റൊരു ശക്തിക്ക് വിധേയമായതു നിമിത്തം ഉണ്ടായിത്തീർന്നതായാലും ശരി - ഉമ്മത്ത് (സമുദായം) എന്നു പറയാവുന്നതാണെന്ന് ഇമാം റാഗിബ് (റ) അദ്ദേഹ -ത്തിന്റെ നിഘണ്ടുവിൽ പ്രസ്താവിച്ചിരിക്കുന്നു. ഇബ്റാഹീം നബി (അ) അല്ലാഹുവിനോട് ഭക്തിയുള്ള ഒരു സമുദായമായിരുന്നു. ( َّ ن ِ إ َ اللهِ എന്നും, മനുഷ്യർ ഒരേ സമുദായമായിരുന്നു എന്നുമുള്ള വാക്യങ്ങളും, ക്വിയാമത്തുനാളിൽ സൃഷ്ടികൾ സമ്മേളിക്കുമ്പോൾ ചില നബിമാരുടെ സ മുദായം ഒരാളോ രണ്ടാളോ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഒരു ഹദീസിൽ നബി പറഞ്ഞതും ഇതുകൊണ്ടാകുന്നു. ആ രാജ്യക്കാർ മൂന്നു വിഭാഗക്കാരായിരുന്നുവെന്ന് ഈ വചനത്തി ൽ നിന്നും മനസ്സിലാക്കാം (1) നിയമം ലംഘിച്ചുകൊണ്ട് മൽസ്യം പിടിച്ചിരുന്നവർ, ഇതവരുടെ പതിവായിരുന്നുവെന്നാണ് അല്ലാഹുവിന്റെ വാക്കുകൾ കാണിക്കുന്നത് (2) അവരുടെ ഈ ദുഷ്പ്രവൃത്തിയെക്കുറിച്ച് ആക്ഷേപിക്കുകയും നിന്നും പിന്തിരിപ്പിക്കുവാൻ വേണ്ടി ഉപദേശിക്കുകയും ചെ യ്തുവന്നിരുന്ന ഗുണകാംക്ഷികൾ. (3) ആ പ്രവൃത്തിയെപ്പറ്റി മനസ്സുകൊണ്ട് വെറുക്കുകയും, അതോ ടുകൂടി അവരെ ഉപദേശിച്ചിട്ട് ഫലമില്ലെന്നും, അവർ അല്ലാഹുവിങ്കൽ നിന്നുള്ള തെങ്കിലും ശിക്ഷക്ക് വിധേയരായിത്തീരുക തന്നെ ചെയ്തേക്കുമെന്നും കരുതി മൗനമ -വലംബിച്ചവർ, രണ്ടാമത്തെ വിഭാഗക്കാരായ ആ നല്ല മനുഷ്യർ ഒന്നാമത്തെ വിഭാഗക്കാരായ അക്രമികളെ ഉപദേശിച്ചതുകൊണ്ട് അവർക്ക് മാനസാന്തരം വരുന്നില്ലെന്ന് കണ്ടപ്പോഴാണ് മൂന്നാമത്തെ വിഭാഗക്കാർ അവരോട് ചോദിക്കുന്നത് : നിങ്ങളെന്തിനാണ് ഇവരെ ഉപദേശിക്കാൻ മിനക്കെടുന്നത് ? നിങ്ങളുടെ ഉപദേശം കൊണ്ട് അവ ർക്ക് ഫലമൊന്നും കാണുന്നില്ലല്ലോ. അവരെ അല്ലാഹു നശിപ്പിക്കുകയോ, വല്ല കഠിന ശിക്ഷയും മുഖേന പാഠം പഠിപ്പിക്കുകയോ ചെയ്യാതിരിക്കയില്ല, വൃഥാ അവരെ ഉപ -ദേശിച്ചിട്ടു എന്താണ് കാര്യം ? എന്നൊക്കെ. അതിന് ആ നല്ല മനുഷ്യർ മറുപടി നൽകുന്നു . ഉപദേശം അവരിൽ ഫലം ചെയ്യുന്നില്ലെങ്കിലും സൽക്കാര്യംകൊണ്ട് ഉപദേശിക്കു -കയെന്ന ഞങ്ങളുടെ കടമ ഞങ്ങൾ നിർവ്വഹിച്ചില്ലെന്ന കുറ്റത്തിൽ നിന്നും ഞങ്ങൾക്ക് ഒഴിവ് കിട്ടുമല്ലോ. നിങ്ങൾ എന്തുകൊണ്ട് ഉപദേശിച്ചില്ലെന്ന് ഞങ്ങളോട് അല്ലാഹു ചോദിക്കുവാൻ ഇടവരാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു പക്ഷേ, ഉപദേ ശം കേട്ട് അവർ യവാസം പ്രവർത്തിക്കും. (166) -അതായത് (-അങ്ങിനെ---എന്നാൽ) അവർ ധിക്കരിച്ച (അതിലംഘിച്ച)-പ്പോൾ അവരോട് വിരോധിക്കപ്പെട്ടതിനെ നാം പറഞ്ഞു ْ ُ ' ل َ അവരോട്, അവരെക്കുറിച്ച് ك ُ ون ُ وا നിങ്ങൾ ആകുവിൻ, ആയിത്തീരുവിൻ -കുരങ്ങുകൾ -നിന്ദ്യൻമാരായ പിൻമടങ്ങുവാനും സാധ്യതയുണ്ടല്ലോ. പക്ഷേ, അക്രമികൾ ഉപദേശം ചെവികൊണ്ടതേയില്ല. വിശ്വാസദൗ ർബ്ബല്യത്തിൽ നിന്നും, സ്വാർത്ഥതാൽപര്യത്തിൽ നിന്നും ഉത്ഭവിച്ച അവരുടെ സ്വഭാവം ധിക്കാര ശീലമായി മാറി. ധിക്കാരം മുഴുത്തപ്പോൾ അല്ലാഹു അവരെ കഠിനമായ ശിക്ഷ---ചരിത്രത്തിൽ ഇണയില്ലാത്ത ഒരു ശിക്ഷ---ശിക്ഷിച്ചു. ആ ധിക്കാരത്തിൽ നിന്ന് അവരെ തടയുവാൻ ശ്രമിച്ചിരുന്ന ഉപദേഷ്ടാക്കളെ അല്ലാഹു ശിക്ഷയിൽ പെടാതെ രക്ഷിക്കുകയും ചെയ്തു. മേൽപറഞ്ഞ മൂന്നാമത്തെ വിഭാഗക്കാരെപ്പറ്റി അല്ലാഹു ഒന്നും പ്രസ്താവിച്ചിട്ടില്ല. അവരെ പ്രശംസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടു -മില്ല. അവരുടെ പക്കൽ കുറേ വീഴ്ച -ചില മഹാൻമാരുടെ പ്രസ്താവനകളിൽ കാണപ്പെടുന്നതുപോലെ - അവർ ശിക്ഷക്ക് വിധേയരായ അക്രമികളിൽപെ -ട്ടവരല്ലാത്ത സ്ഥിതിക്ക് അല്ലാഹു അവരെയും രക്ഷപ്പെടുത്തിയിരിക്കുമെന്നാണ് കരുതേണ്ടത്. അക്രമികൾക്ക് നൽകിയ ശിക്ഷ അല്ലാഹു അവരോട് നിന്ദ്യൻമാരായ കുരങ്ങുകളായിത്തീരുവിൻ എന്നു പറഞ്ഞതായിരുന്നു. അല്ലാഹു പറഞ്ഞാൽ പിന്നെ അതു സംഭവിച്ചതു തന്നെ എന്നു പറയേണ്ടതില്ല. ഏതൊരു കാര്യവും ഉണ്ടാ -വണമെന്ന് അവൻ പറഞ്ഞാൽ അതു ഉണ്ടാകുക തന്നെ ചെയ്യും (36 ; 82, 3:59) അവർ യഥാർത്ഥ കുരങ്ങൻമാരായി മാറി എന്നാണ് ഈ പറഞ്ഞ വാക്കിന്റെ അർത്ഥമെന്ന് വ്യക്തമാണ്. ചിലർ പറഞ്ഞു കാണുന്നത് പോലെ കുരങ്ങുക -ളെപ്പോലെ ആയിത്തീരുവിൻ എന്നോ, നിന്ദ്യൻമാരായി ജീവിച്ചു കൊള്ളുവിൻ ന്നോ മറ്റോ വ്യാഖ്യാനം പറയുവാൻ നമുക്ക് ന്യായമില്ല തന്നെ. അതിന് ധൈര്യം കാണിക്കുന്നത് ധിക്കാരവുമായിരിക്കും. അവരുടെ സ്വഭാവവും മനസ്സും കുരങ്ങുളെപ്പോലെ ആയി എന്നാണിതിന്റെ ഉദ്ദേശ്യമെന്ന് മുജാഹിദ് (റ)-പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടത് ഒഴിച്ചാൽ, കാര്യപ്പെട്ട ഒരു ക്വുർ-ആൻ വ്യാഖ്യാതാവും അങ്ങിനെ പറഞ്ഞിട്ടില്ല. മുജാഹിദ് (റ) ന്റെ ഈ അഭിപ്രായം ശരിയല്ലെന്ന് ഇബ്നുകഥീർ(-റ) മുതലായവർ പ്രസ്താവിച്ചത് സൂറത്തുൽ ബക്വറഃയിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. ചിലതെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുജാഹിദ് (റ) ന്റെ ഈ അഭിപ്രായം ഊന്നുവടിയാക്കുവാൻ ചിലർ ശ്രമിക്കാറുള്ളത് ശരിയല്ലെന്ന് പിന്നെ പ്രത്യേകം പറേ യണ്ടതില്ലല്ലോ. (-നിങ്ങൾ കുരങ്ങൻമാരാകുവിൻ) എന്ന് പറഞ്ഞു മതിയാക്കാതെ (നിന്ദ്യൻമാരായ) എന്നൂകൂടി ഇവിടെയും അൽബക്വറഃയിലെ ആയ -ത്തിലും അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു. അതിന് മുമ്പ് ആ ശിക്ഷയെ س ع َ ذ َ ابഒ ِ ക ب َ (ഗൗരവപ്പെട്ട ശിക്ഷ) എന്നും ഇവിടെ വിശേഷിപ്പിച്ചു. അൽബക്വറഃയിലാകട്ടെ, ആ ശിക്ഷയെപ്പറ്റി (-അതിനെ അതിന്റെ മുന്നിലുള്ളവർക്കും പിന്നിലുള്ളവർക്കും ഒരു മാതൃകാപരമായ ശിക്ഷയും സൂക്ഷ്മതയുള്ളവർക്ക് ഒരു സദുപദേശവും ആക്കിയിരിക്കുന്നു) എന്നു പറഞ്ഞിരിക്കുന്നു. لا َ كن (-മാതൃകാ ശിക്ഷ) എന്ന ഈ വാക്ക് മൂന്നു സ്ഥലത്താണ് അല്ലാഹു ക്വുർ-ആനിൽ ഉപയോഗിച്ചു കാണുന്നത് . ഒന്ന് 5:41-ൽ മോഷ്ടാവിന്റെ കൈമുറിക്കലിനെക്കുറിച്ചും, മറ്റൊന്ന് 79: 25--ൽ ഫിർ-ഔനെയും കൂട്ടരെയും മുക്കി നശിപ്പിച്ചതിനെക്കുറിച്ചും, മൂന്നാമത്തേത് ഇതേ സംഭവത്തെക്കുറിച്ചു 2:66- ലുമാകുന്നു. അതതു ശിക്ഷകളുടെ ഗൗരവത്തെയും പുതുമയേയുമാണത് കാണിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് പൗരാണിക സമുദായങ്ങളിലും ഈ സമു-
7:167–168

وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ

وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّـٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ

(167) (നബിയേ,) നിന്റെ രക്ഷിതാവ് പ്രഖ്യാപനം ചെയ്ത (അഥവാ അറിയിപ്പ് നൽകിയ) സന്ദർഭവും (ഓർക്കുക) അവരുടെ ധ യഹൂദികളുടെ പ മേൽ ക്വിയാമത്തുനാൾ വരെ അവർക്ക് കടുത്ത ശിക്ഷ (മർദ്ദനം) അനുഭവിപ്പിക്കുന്നവരെ താൻ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്. നിശ്ചയമായും നിന്റെ റബ്ബ് വേഗം ശിക്ഷാനടപടി എടുക്കുന്നവൻ തന്നെ : നിശ്ചയമായും അവൻ , വളരെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ. (168) അവരെ ഭൂമിയിൽ നാം പല സമൂഹങ്ങളായി കഷ്ണിക്കുകയും ചെയ്തിരിക്കുന്നു. അവരിൽ സദ്വൃത്തൻമാരുണ്ട്, അവരിൽ അതല്ലാത്ത (അഥവാ അതിന് താഴെയുള്ള)-വരും ഉണ്ട്. നന്മകൾ കൊണ്ടും, തിൻമകൾകൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവർ മടങ്ങുവാൻ വേണ്ടി. (167) -അറിയിപ്പ് (പ്രഖ്യാപനം) നൽകിയ സന്ദർഭവും -നിന്റെ റബ്ബ് -നിശ്ചയമായും താൻ അയക്കും, നിയോഗിക്കുക തന്നെ ചെയ്യും -അവരുടെ മേൽ ക്വിയാമത്തു നാൾവരെ -അവരെ അനുഭവിപ്പിക്കുന്നവരെ -മോശമായ (കടുത്ത)ശിക്ഷ -നിശ്ചയമായും നിന്റെ റബ്ബ് -വേഗതയുള്ള (വേഗം ചെയ്യുന്ന) വൻ തന്നെ -ശിക്ഷാ നടപടി -നിശ്ചയമായും അവൻ -വളരെ പൊറുക്കുന്നവനും തന്നെ ٌ ഗ ر َ ح ِ -കരുണാനിധി(-യും) (168) ْ ُ و َ ق َ طَّع ْ ن َ ا -അവരെ നാം പിരിക്കുക (കഷ്ണിക്കുക---ഭാഗിക്കുക)-യും ചെയ്തു الأر ْ ض ِ في ِ -ഭൂമിയിൽ സമൂഹങ്ങളായി -അവരിലുണ്ട്, അവരിൽ പെട്ടതാദായത്തിലുമുള്ള നടപടി ക്രമങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യാസ രഹസ്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടുമായിരിക്കണം സംഭവങ്ങളെ വിലയിരുത്തു -ന്നത്. അല്ലാത്ത പക്ഷം അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളിൽ ദഹിക്കാത്തവയായി തോന്നിയേക്കുക സ്വാഭാവികമായിരിക്കും. ഇസ്റാ-ഈല്യരുടെ അനുസരണക്കേടും, ധിക്കാര ശീലവും പ്രസിദ്ധമാകുന്നു. മൂസാ നബി(അ) യെ അവർ പൊറുതിമുട്ടിച്ച സന്ദർഭങ്ങൾ അല്ലാഹു പേ ലടത്തും വിവരിച്ചിട്ടുള്ളതാണ്. ബൈബ്ൾ നോക്കിയാലും ഇതിന് ധാരാളം ദാഹരണങ്ങൾ കാണാം. ചുരുക്കി പറഞ്ഞാൽ വളരെ കാലമായി ശാപകോപങ്ങളുടെ പാരമ്പര്യം പുലർത്തിപ്പോന്ന ഒരു സമുദായമത്രെ അഥവാ യഹൂദികൾ. ഈ ശാപഫലം പരലോകത്തുവെച്ച് മാത്രമല്ല, ഇഹലോകത്തുവെച്ചും അവർ അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഒന്നിലധികം സ്ഥലത്ത് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അതിന് പുറമെ ക്വിയാമത്തുനാൾ വരെയും ഓരോ കൂട്ടരിൽ നിന്നായി ആ സമുദായം മർദ്ദനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമെന്നുള്ള ഒരു അറിയിപ്പും അവർ ഇവിടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ അറിയിപ്പ് ഇപ്പോൾ പുതുതായി അറിയിക്കുന്നതല്ല - മുമ്പ് തന്നെ കഴിഞ്ഞു പോയിട്ടുള്ളതാണ്---എന്ന -ത്രെ (-അറിയിപ്പ് നൽകിയ സന്ദർഭം ഓർക്കുക) എന്ന വാക്കിൽ നിന്നും മനസ്സിലാകുന്നത്. അവരുടെ ഇന്നുവരെയുള്ള ചരിത്രം അതിന് സാക്ഷ്യം വഹിക്കുന്നുമുണ്ട്. 5:22-ൽ കാണുന്നപോലെ, വളരെയധികം പ്രവാചകൻമാരുടെയും, രാജാക്കളുടെയും പാരമ്പര്യം സിദ്ധിച്ച ഒരു സമുദായമാണ് യഹൂദികൾ . എന്നിട്ടും സ്വതന്ത്രമായ ഒരു നിലനിൽപ്പ് ആ സമുദായത്തിനുണ്ടായിട്ടില്ല. ഇത്രയധികം അന്യാധീനപ്പെട്ടും, അടിമപ്പെട്ടും, മർദ്ദനം സഹിച്ചും കൊണ്ടിരിക്കേണ്ടുന്ന ഗതികേടും മറ്റു സമുദായങ്ങളുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആദ്യകാലങ്ങളിൽ വിഗ്രഹാരാധകരുടെയും പിന്നീട് ക്രിസ്ത്യാനികളുടെയും അനന്തരം മുസ്ലിംകളുടെയും ഭരണത്തിൻ കീഴിൽ അവർ നിന്ദ്യരായി കഴിയേണ്ടിവന്നു. ക്വുർ-ആൻ അവതരിക്കുന്ന കാലത്ത് വർ അറേബ്യയിൽ പലേടങ്ങളിലായി കുടിയേറിപ്പാർത്തു വരികയായിരു -ന്നു. അധികം താമസിയാതെ പല സ്ഥലങ്ങളിൽ നിന്നും ഓരോ കാരണത്താൽ പിന്നീട് അവർ യാഴിച്ചു പോകുവാൻ നിർബ്ബന്ധിതരായി. ചില യൂറോപ്പ്യൻ രാഷ്ട്രങ്ങളിൽ വെച്ചു കൂട്ടക്കൊലക്കും ബഹിഷ്കരണത്തിനും വിധേയരായി. അങ്ങനെ, طَّع ْ ن َ ا (-ഭൂമിയിൽ നാം അവരെ പല സമൂഹങ്ങളായി കഷ്ണിച്ചു) എന്ന് അല്ലാഹു പറഞ്ഞതു പോ ലെ ഭൂമിയുടെ നാനാഭാഗങ്ങളിലുമായി അവർ ചിന്നിച്ചിതറി. അവസാനം ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് ശേഷം -ക്രിസ്്ത്വബ്ദം 1948 ൽ--ഫലസ്തീന്റെ ഏതാനും ഭാഗം കയ്യേറിക്കൊണ്ട് ഒരു രാഷ്ട്രം സ്ഥാപിക്കപ്പെടുകയും, സങ്കേതം അവർ കെണ്ടത്തുകയും ചെയ്തത് ശരിയാണ്. പക്ഷേ, അത് യഹൂദികളുടെ സ്വന്തം പ്രതാപം അല്ല. അവരെക്കൊണ്ട് പൊറുതിമുട്ടിയ ചില വൻകിട ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും, നിലനിന്നു പോരുന്നതുമാകുന്നു. ആ വൻകോയ്മകളുടെ ( ) കൃഷ്ണചൈതന്യ എഴുതിയതും കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ ക്രി.1963-ൽ പ്രസിദ്ധീകരിച്ചതുമായ യഹൂദ സാഹിത്യ ചരിത്രം ന്ന ഗ്രന്ഥത്തിലെ ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായി ണ് الص നല്ലവർ, -സദ്വൃത്തർ അവരിലുണ്ട് -അതല്ലാത്ത - അതിന് താഴെയുള്ള--(-വരും) അവരെ നം പരീക്ഷിക്കുകയും ചെയ്തു -നന്മകൾകൊണ്ട് و َ الس -തിന്മകൾകൊണ്ടും അവരായേക്കാം, ആകുവാൻ വേണ്ടി അവർ മടങ്ങും. ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടുവരെ യഹൂദികൾ അനുഭവിച്ച മ ർദ്ദനങ്ങളും, കഷ്ടപ്പാടുകളും, അവരുടെ ദേശാടനങ്ങളും സവിസ്തരം വിവരിച്ചേ ശഷം ഗ്രന്ഥകർത്താവ് പറയുന്നു: ഇവരുടെ ഈ ദേശാടനം പരിതാപകരമായ ഒരു കഥയാണ്. ലോകം മുഴുവൻ അവരെ കഷ്ടത്തിലാക്കുവാൻ ഗൂഢാലോചന ചെ യ്തപോലെ തോന്നും. നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായ കോൺസാറ്റാ ന്റിയാസ് ജൂതമത പുരോഹിതരെ സാമ്രാജ്യത്തിലെങ്ങും ഭ്രഷ്ടരാക്കി. ഒരു ജൂതൻ ഒരു ക്രൈസ്തവ സ്ത്രീയെ വിവാഹം ചെയ്താൽ മരണശിക്ഷക്ക് വിധേയനായിത്തീർന്നു. മദ്ധ്യകാലങ്ങളിൽ യുറോപ്യൻ രാജ്യങ്ങളൊത്തു ചേർന്ന് സാരസൻമാരിൽ നിന്നും പുണ്യസ്ഥലമായ ഫലസ്തീൻ വീണ്ടെടുക്കുവാൻ സേനകളെ അയച്ചപ്പോൾ രാജാക്കൻമാർ കുരിശുയുദ്ധത്തിനുള്ള ചിലവിനുവേണ്ടി ജൂതൻമാരെ ഊറ്റി വാർത്തു: പട്ടാളങ്ങൾ വഴിനീളെ ജൂതന്മാരെ പിടിച്ചു പറിച്ചു. ഓരോ രാജ്യത്തും പ്രത്യേകിച്ച് പോളണ്ടിലും, ചക്രവർത്തി ഭരണകാലത്തെ റഷ്യയിലും, ജൂതൻമാർ ക്രൈസ്തവ ശിശുക്കളെ മതാരാധനകളിൽ ബലികഴി -ച്ചിരുന്നുവെന്ന് അസംബന്ധമായ കെട്ടുകഥകൾ വിശ്വസിച്ച് ക്രുദ്ധരായ ജനക്കൂട്ടം പലപ്പോഴും അവരെ കൂട്ടക്കൊല ചെയ്തു. ഇതിനെ തുടർന്ന ഉപദ്രവം പത്തൊമ്പതാം നൂറ്റാണ്ടിൽ ജൂതരുടെ ഇടയിൽ രണ്ട് വിപരീതാഭിപ്രായങ്ങൾ ഉന്നയിപ്പിച്ചു. ഒരു വിഭാഗം തങ്ങളുടെ പ്രത്യേക സംസ്കാരം കൈവിട്ട് തങ്ങൾ വന്ന നാട്ടിലെ ആചാര -ങ്ങൾ അതേപടി സ്വീകരിച്ച് ജീവിച്ചെങ്കിൽ മാത്രമെ രക്ഷയുള്ളൂവെന്ന് വിശ്വസിച്ചു. മറ്റേ പ്രസ്ഥാനം സയോണിസം ആയിരുന്നു. (ഗ്രന്ഥകർത്താവ് തുടരുന്നു) സയോൺ എന്നത് ജറൂശലത്തിൽ പൗരാണിക ക്ഷേത്രവും, ഡേവിഡിന്റെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന കുന്നിന്റെ പേരാണ്. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഒരു ജൂത രാഷ്ട്രം ഉണ്ടാക്കുകയെന്നതായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് സഖ്യ ശക്തികൾ ഈ അഭിലാഷം സാധിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ജൂതൻമാരുടെ സഹകരണം നേടിയിരുന്നു. 1925-ലെ ബാൽഫർ പ്ര ഖ്യാപനത്തിൽ ഈ കരാറുമുൾപ്പെട്ടിരുന്നു. അതനുസരിച്ച് ജൂതൻമാർ യുദ്ധം കഴിഞ്ഞയുടൻ ഫലസ്തീനിലേക്ക് മാറിത്താമസിക്കുവാൻ തുടങ്ങുകയും ചെയ്തു . ഹിബ്രു സർവ്വകലാശാല സ്ഥാപിച്ചത് 1952 ലാണ്. ജർമൻ നിവാസികൾ നടത്തിയ നിഷ്ഠൂര കൂട്ടക്കൊല ജൂതരുടെ സയോണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കിത്തീർത്തു. അങ്ങനെ 1948-ൽ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ് തു. ചുറ്റുമുള്ള അറബി രാഷ്ട്രങ്ങളുമായി ഇപ്പോൾ സുഖകരമായ വടംവലികളുണ്ട്. ഈ ജനതയുടെ ശോകലിപ്തമായ കഥയ -റിയുന്നവരാരും അയൽരാജ്യങ്ങളുമായി കഴിയും വേഗം ശാന്തിയും സമാധാനവും സ്ഥാപിക്കണമെന്ന് പ്രാർത്ഥിക്കാതിരിക്കില്ല. (പേ. 22,23) മദ്ധ്യേഷ്യയിലെ സമാധാനത്തിന് എക്കാലത്തും ഒരു ഭീഷണിയായിക്കൊണ്ടും, ലോകരാഷ്ട്ര സംഘടനക്ക് എന്നും തീരാപ്രശ്നമായിക്കൊണ്ടുമാ ണ് രാഷ്ട്രം അതിന്റെ സ്ഥാപനം തൊട്ട് ഇന്നോളം സ്ഥിതി ചെയ്യുന്നതെന്നും , ചില വൻകോയ്മകളാണിതിന്റെ പിന്നിലുള്ളതെന്നും എല്ലാവർക്കും അറിയാം. താങ്ങും തണലും എപ്പോൾ ഇല്ലാതാകുന്നുവോ, അതോടെ അതിന്റെ നില -നിൽപും അസാദ്ധ്യമായിത്തീരും. ഇത്രയധികം ശത്രുക്കളാൽ പൊതിയെ പ്പട്ടതും, അനുനിമിഷം ചുറ്റു നിന്നും ശത്രുക്കളെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതുമായ രു രാഷ്ട്രം ലോകത്തില്ല. യഹൂദ സമുദായത്തെ ഇത്രയൊക്കെ ആക്ഷേപിക്കുകയും ശപിച്ചു പറയുകയും ചെയ്യുന്നതിനിടക്കുപോലും അല്ലാഹു പറയുന്നത് നോക്കുക: (-അവരിൽ നല്ല സദ്വൃത്തരുണ്ട് : അവരിൽ അതല്ലാത്ത---അഥവാ അതിന്റെ താഴെ കിടയിലുള്ള വരും ഉണ്ട്) യഹൂദികളെക്കുറിച്ച് മൊത്തത്തിൽ ഇങ്ങിനെയെല്ലാമാണ് പറയുവാനുള്ളതെങ്കിലും ആ സമുദായത്തിൽ തന്നെ വളരെ നല്ലവരായ ചില വ്യക്തികളും, പൂർണമല്ലെങ്കിലും നല്ലവരായ വ്യക്തികളും ഉെണ്ടന്ന് സാരം. ക്വുർ-ആന്റെ നിഷ്പക്ഷതയും, സത്യസ -ന്ധതയുമാണിത് കാണിക്കുന്നതെന്ന് പറയേണ്ടതില്ല. അതാത് കാലങ്ങളിൽ വന്ന പ്രവാചകൻമാരിൽ വിശ്വസിക്കുകയും അവരുടെ പ്രബോധനങ്ങളെ പിന്തുടരുകയും ചെയ്തിരുന്നവരും, ശബ്ബത്ത് നാളിൽ മൽസ്യം പിടിച്ചുകൊണ്ടിരുന്നവരെ ഉപദേശിച്ചു വന്നിരുന്നവരും നബി തിരുമേനി വന്നതിനുശേഷം തിരുനബിയിലും അവിടുത്തെ പ്രബോധനങ്ങ -ളിലും വിശ്വസിക്കുവാൻ മുമ്പോട്ട് വന്നവരുമെല്ലാം ഈ നല്ലവരിൽ ഉൾ പ്പെടുന്നു.
7:169

فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ

(169) അനന്തരം, വേദഗ്രന്ഥത്തെ പാരമ്പര്യമെടുത്തിട്ടുള്ള ഒരു (തരം) പിൻഗാമികൾ അവർക്കു ശേഷം (രംഗത്ത്) വന്നു. അവർ ആ അധമമായ (ലോക) വിഭവത്തെ സ്വീകരിച്ചുവരുന്നു; ഞങ്ങൾക്ക് വഴിയെ പൊറുക്കപ്പെടും എന്ന് അവർ പറയുകയും ചെയ്യുന്നു. അവർക്ക് അതുപോലെയുള്ള (വേറെ) വല്ല വിഭവവും വന്നുകിട്ടിയാൽ അവർ അതും സ്വീകരിക്കുന്നതാണ്. അവരോട് (വേദ) ഗ്രന്ഥത്തിന്റെ ധ വേദഗ്രന്ഥം മുഖേന പ ഉറപ്പ് മേടിക്കപ്പെട്ടിട്ടില്ലേ ? അവർ അല്ലാഹുവിന്റെ പേരിൽ യഥാർത്ഥമല്ലാതെ പറയുകയില്ലെന്ന് ! അതിലുള്ളത് അവർ പഠിക്കുകയും (ചെയ്തിട്ടില്ലേ)?! പരലോക ഭവനമാകട്ടെ, സൂക്ഷ്മത പാലിക്കുന്നവർക്ക് ഉത്തമവുമാകുന്നു. അപ്പോൾ, നിങ്ങൾ ബുദ്ധികൊടു(ത്ത് ആലോചി)ക്കു ന്നില്ലേ (169) എന്നിട്ട് (അനന്തരം) പിന്നിൽ വന്നു, പിന്നാലെയുണ്ടായി അവരുടെ ശേഷം خ َ ل ْ ف ٌ -ഒരു പിൻതലമുറ, പിൻഗാമികൾ -അവർ അവകാശമെടുത്തു, പാരമ്പര്യമെടുത്തു -വേദഗ്രന്ഥത്തെ അവർ എടുക്കു (സ്വീകരിക്കു)-ന്നു. َ ض വ -വിഭവത്തെ, സാധനം (ചരക്കു)-കളെ(-കാര്യലാഭം) الأد ْ ഈ താണതിന്റെ, അധമമായതിന്റെ അവർ പറയുകയും ചെയ്യും -നമുക്ക് (വഴിയെ)-പൊറുത്തുതരപ്പെടും -അവർക്ക് വരുന്ന (കിട്ടുന്ന)- പക്ഷം ٌ ض വ വല്ല വിഭവവും م ِ ث ْ -അതുപോലുള്ള -അവർ അതെടുക്കും -എടുക്ക(-വാങ്ങ---മേടിക്ക)-പ്പെട്ടിട്ടില്ലേ -അവരോട് م ِ يث َ اق ُ -ഉറപ്പ്, കരാർ (-വേദ)-ഗ്രന്ഥത്തിന്റെ -അവർ പറയുകയില്ല (പറയരുത്) എന്ന് ع ِ َّ اللها അല്ലാഹുവിന്റെ പേരിൽ -യഥാർത്ഥമല്ലാതെ -അവർ പഠിക്കുകയും (ചെയ്തിട്ടില്ലേ) പഠിക്കുകയും ചെയ്തിരുന്നു -അതിലുള്ളത് ُ را َّ -പരലോക ഭവനം, അവസാന വീട് خ َ ير ْ ٌ -ഉത്തമമാണ് -സൂക്ഷ്മതപാലിക്കുന്നവർക്ക് അപ്പോൾ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ
7:170

وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ

(170) (വേദ) ഗ്രന്ഥത്തെ (കൈവിടാതെ) പിടിച്ചു നിൽക്കുകയും നമസ്കാരം നിലനിറുത്തുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും (ആ) നല്ലതു പ്രവർത്തിക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കിക്കളയുകയില്ല (170) -പിടിച്ചു നിൽക്കുന്നവർ ഗ്രന്ഥത്തെ الص َّ لاة -നമസ്കാരം അവർ നിലനിറുത്തുകയും ചെയ്തു إ ِ ن َّ ا -നിശ്ചയമായും നാം നാം പാഴാക്കുക (വൃഥാവിലാക്കുക)-യില്ല أ َ ج ْ ر َ പ്രതിഫലം, കൂലി നല്ലത് പ്രവർത്തി(-നന്നാ)-ക്കുന്നവരുടെ خ َ ل ْ ف (ഖൽഫ്) خ َ ل َ ف -(ഖലഫ്) എന്നീ രണ്ട് വാക്കുകൾക്കും പിൻഗാമികൾ, പിൻതലമുറ, പിൻതുടർച്ചക്കാർ എന്നൊക്കെയാണ് വാക്കർത്ഥം. പക്ഷേ, ആദ്യത്തേത് ദുഷിച്ച പിൻഗാമികളിലും, രണ്ടാമത്തേത് നല്ലപിൻഗാമികളിലും ഉപയോഗിക്കപ്പെട്ടുവരുന്നു. ഈ അധമ ലോകത്തിന്റെ വിഭവം( الأد ْ ) എന്നു പറഞ്ഞത് ഐഹികമായ കാര്യലാഭങ്ങളും നേട്ടങ്ങളുമാകുന്നു. കഴിഞ്ഞ വചനത്തിൽ പറഞ്ഞതുപോലെ, ചുരുക്കം ചില നല്ല ആളുകളും അധികം ദോഷമില്ലാത്തവരും ഉണ്ടായിരുന്നു. പിന്നീട് അവരിൽ നിന്ന് ഒരു പിൻതലമുറ വന്നു, അവർ തങ്ങളുടെ വേദഗ്രന്ഥത്തിന്റെ---തൗറാത്തിന്റെപാരമ്പര്യം കൈവി--ട്ടില്ല. അതിന്റെ അനുയായികളായിത്തന്നെ അഭിമാനം കൊള്ളുന്നു. പക്ഷേ, അതിന്റെ അദ്ധ്യാപനങ്ങളും ശിക്ഷണങ്ങളും കൈവെടിയുകയും, ഐഹികമായ കാര്യലാഭങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തിരിക്കുകയാണ്. എന്തു തോന്നിയവാസം പ്രവർത്തിച്ചാലും തങ്ങൾക്ക് അതൊക്കെ അല്ലാഹു പൊറുത്തു തരുമെന്നാണ് അവരുടെ ജൽപനം. അഥവാ മോക്ഷം തങ്ങളുടെ കുത്തകയാ -ണെന്ന് അവർ കരുതുന്നു. ഒരിക്കൽ ഒരു കാര്യലാഭത്തിന് വേണ്ടി സത്യത്തെ ധിക്ക -രിച്ച ശേഷം, മറ്റൊരു കാര്യലാഭം കണ്ടാൽ അതിന് വേണ്ടിയും സത്യത്തെ ധിക്കരിക്കു ക അവരുടെ പതിവാകുന്നു. അല്ലാഹുവിന്റെ കൽപനക്കും, നിയമനിർദ്ദേശങ്ങൾക്കും എതിരായി ഒന്നും സ്വീകരിക്കുവാനോ, കെട്ടിക്കൂട്ടിയുണ്ടാക്കുവാനോ പാടില്ലെന്നുള്ളത് വേദഗ്രന്ഥത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഒരു ശാസനയാണ്. അത് പാലിക്കു വാൻ പ്രതിജ്ഞാബദ്ധരുമാണവർ. വേണ്ടതെല്ലാം അവർ വേദഗ്രന്ഥത്തിൽ നിന്നും പഠിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇതാണവരുടെ അവസ്ഥ. ക്ഷണികമായ ഈ ഭൗതിക കാര്യലാഭങ്ങളെക്കാൾ എത്രയോ ഉത്തമം പരലോകത്തെ അനശ്വരമായ നേട്ടങ്ങളാണ്. ഇതവർ ബുദ്ധികൊടുത്തു ചിന്തിക്കാത്തത് അൽഭുതം തന്നെ. വേദഗ്രന്ഥത്തിന്റെ പാരമ്പര്യ -വാദം ശരിയാണെങ്കിൽ ഈ ദുരവസ്ഥ ഒരിക്കലും അവരിൽ ഉണ്ടാവാൻ പാടില്ല. വേ ദഗ്രന്ഥം മുറുകെ പിടിക്കുന്നവർ അതിന്റെ ശാസനകൾ അനുസരിക്കുക തന്നെ ചെയ്യും. അതിന്റെ പുണ്യഫലം അവർക്ക് ലഭിക്കാതിരിക്കുകയുമില്ല എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. വേദ ഗ്രന്ഥത്തിന്റെ അദ്ധ്യാപനവും തദടിസ്ഥാനത്തിലുള്ള പ്രതിജ്ഞയും നില നിറുത്തിപ്പോന്ന ചുരുക്കം ആളുകളിൽപെട്ടവരത്രെ അബ്ദുല്ലാഹിബ്നു സലാം (റ) പോലെ യഹൂദികളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചവർ.
7:171

۞وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ

(171) അവരുടെ മീതെ നാം ഒരു തണൽ (അഥവാ കുട) എന്ന പോലെ മലയെ പുഴക്കി (ഉയർത്തി)യ സന്ദർഭവും (ഓർക്കുക); അത് അവരിൽ വീണുപോകുന്നതാണെന്ന് അവർ ധരിക്കുകയും ചെയ്തു. നിങ്ങൾക്ക് നാം നൽകിയത് നിങ്ങൾ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുവിൻ, അതിലുള്ളത് നിങ്ങൾ ഓർമിക്കുകയും ചെയ്യുവിൻ, നിങ്ങൾ സൂക്ഷ്മത പാലിച്ചേക്കാം (എന്നു നാം പറയുകയും ചെയ്തു) (171) നാം പറിച്ചെടുത്ത (പുഴക്കിയെടുത്ത) സന്ദർഭം) മലയെ, പർവ്വതത്തെ -അവരുടെ മീതെ -അതാണെന്നപോലെ ٌ َ ّ ظ ُ -ഒരു തണൽ (-മേഘം), കുട -അവർ ധരിക്കുക(-വിചാരിക്കുക)യും ചെയ്തു അത് വീഴുന്നതാണെന്ന് م ْ . അവരിൽ خ ُ ذ ُ وا നിങ്ങൾ എടുത്തു(-സ്വീകരിച്ചു)-കൊള്ളുവിൻ -നിങ്ങൾക്ക് നാം നൽകിയത് -ശക്തിയോടെ, ബലത്തിൽ നിങ്ങൾ ഓർക്കുകയും ചെയ്യുവിൻ അതിലുള്ളത് -നിങ്ങളായേക്കാം -നിങ്ങൾ സൂക്ഷ്മത പാലിക്കും. യഹൂദികൾ തൗറാത്തിന്റെ അനുയായികളാണെന്ന് വാദിക്കുകയും, അതോടുകൂടി അതിന്റെ അദ്ധ്യാപനങ്ങളെ ഐഹികമായ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി ബ ലികഴിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു. ഈ തോന്നിയവാസം അവരിൽ ഇപ്പോൾ മാത്രം ഉൽഭവിച്ചതല്ല---തൗറാത്ത് ലഭിച്ച ആദ്യകാലത്തുള്ള അവരുടെ പൂർവ്വികൻമാരിൽ നിന്നു തന്നെ ഈ തോന്നിയവാസം ആരംഭി -ച്ചിട്ടുണ്ട്-എന്നും, തൗറാത്തിനെ വേണ്ടതു പോലെ അനുസരിക്കായ്ക നിമിത്തം ട മീതെ പർവ്വതം പുഴക്കി ഉയ ർത്തി ഭയപ്പെടുത്തിക്കൊണ്ട് അതിനെ മുറുകെ പി ടിക്കുവാൻ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇസ്റാ-ഈല്യരുടെ മീതെ മല ഉയർത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾക്ക് നൽകിയിട്ടുള്ള ഈ വേദഗ്രന്ഥം ബലമായി എടുത്തുകൊള്ളണം എന്നു കൽപിച്ച സംഭ വം ഈ വചനത്തിലുള്ളതിന് പുറമെ, അൽബക്വറഃ 63-ലും 93--ലും അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. ചുരുങ്ങിയ രൂപത്തിൽ സൂറത്തുന്നിസാ-ഉ് 154--ലും ആവർത്തിച്ചിരിക്കുന്നു. അൽബക്വറഃയിലെ രണ്ട് വചനങ്ങളിലും (നിങ്ങളോട് നാം ഉറപ്പ് വാങ്ങുകയും, നിങ്ങൾക്ക് മീതെ നാം പർവ്വതത്തെ ഉയ ർത്തുകയും ചെയ്ത സന്ദർഭം ഓർക്കുക) എന്ന് പ്രസ്താവിച്ചു കൊണ്ടാണ് (-നിങ്ങൾക്ക് നാം നൽകിയതിനെ നിങ്ങൾ ബലമായി സ്വീകരിച്ചു എന്നു കൽപിച്ച വിവരം അവിടെ പറഞ്ഞിരിക്കുന്നത്. ഉറപ്പ്---അഥവാ കരാർ---വാങ്ങിയ വിവരം ഇവിടെ പ്രസ്താവിച്ചിട്ടില്ല. എങ്കിലും മല ഉയർത്തിയതിന്റെ രൂപം ഇവിടെ കൂടുതൽ വിശദമാക്കിയിട്ടുണ്ട്. ക്വുർ-ആന്റെ ഒരു ഭാഗം മറ്റേ ഭാഗത്തെ വ്യാഖ്യാനിക്കുന്നു. ( بعضه بعضا القرآن നفي ) എന്ന സർവ്വാംഗീകൃത തത്വമനുസരിച്ച് രണ്ട് സംഗതികൾ ഇതിൽ നിന്ന് മനസ്സിലാക്കാം : (1) അൽബക്വറഃ : 63 ന്റെ വ്യാഖ്യാനത്തിൽ കണ്ടതുപോലെ, തൗറാ അവതരിപ്പിച്ചതിന് ശേഷം ഇസ്റാ-ഈല്യർ അതിനെ വേണ്ടതുപോലെ ശരിക്കും പിൻപറ്റണമെന്ന് അവരോട് കൽപിച്ചുവെന്നുതന്നെയാണ് ഇവിടെയും ഉദ്ദേ ശ്യം. അഥവാ, തൗറാത്ത് അവതരിപ്പിച്ചപ്പോൾ തന്നെ മല ഉയർത്തിക്കാട്ടി അതിൽ വിശ്വസിക്കണമെന്നും, അതിനെ സ്വീകരിക്കണമെന്നും നിർബ്ബന്ധിച്ചുവെന്നല്ല ഉദ്ദേശ്യം. (2) മല ഉയർത്തി എന്നു അവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം - ഇവിടെ വി ശദീകരിച്ചതുപോലെ - മല അവരുടെ തലക്കുമീതെ ഒരു കുട - അല്ലെങ്കി ൽ തണൽ - എന്നോണം ആയിത്തീരുമാറ് കട പുഴക്കി പൊക്കിക്കാട്ടുകയും, അത് തങ്ങളുടെ മേൽ വീണുപോയേക്കുമെന്ന് അവർ ഭയപ്പെടുകയും ചെയ്തു എന്നാകു -ന്നു. ഈ അവസരത്തിലാണ് തൗറാത്ത് മുറുകെ പിടിക്കണമെന്നും അതിലുള്ളതൊക്കെ ശ രിക്കും ഓർമവെക്കണമെന്നും അവരോട് കൽപിക്കുന്നത്. അഥവാ മല അതിന്റെ യഥാ സ്ഥാനത്ത് തന്നെ നിന്നുകൊണ്ട് ഒന്ന് കുലുങ്ങുകയും, ആ കുലുക്കം നിമിത്തമോ , അല്ലെങ്കിൽ ഒരു കുടയെന്നോണം വളരെ പൊക്കത്തിൽ കുത്തനെ ഉയർന്നു നിൽക്കുന്ന കാഴ്ച നിമിത്തമോ മല തങ്ങളുടെ മേൽ വീണേക്കുമെന്ന് അതിന്റെ അടിവാരത്തിൽ നിൽക്കുന്ന തോന്നിപ്പോകുകയുമല്ല ഉണ്ടായത്. അസാധാരണ സംഭവങ്ങളെയെല്ലാം ദുർവ്യാഖ്യാനം ചെയ്യുന്നതിൽ പ്ര ത്യേകം താൽപര്യമെടുക്കാറുള്ള യുക്തിവാദക്കാരായ ചില ആളുകൾ ഈ സംഭവത്തിന്റെ അസാധരണത്വം ഇല്ലാതാക്കുവാൻ ഇവിടെ നടത്തിക്കാണുന്ന സൂത്രങ്ങൾ ഇവയാണ്: (1) മല ഉയർത്തിയ ഈ സംഭവവും, അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണണമെന്നു ആവശ്യപ്പെടുമ്പോഴുണ്ടായ കമ്പന സംഭവവും ന്നു തന്നെയാണെന്ന് അവർ ജൽപിക്കുന്നു. (2) മല അവരുടെ തലക്ക് മീതെ ഉയർത്തി എന്നു പറഞ്ഞതിന്റെ താൽപര്യം മല അവരുടെ മീതെ വളരെ ഉയരത്തിൽ കുത്തനെ ഉയർന്നു വന്നാണെന്നും അവർ സമർത്ഥിക്കുന്നു. (3) അതുകൊണ്ട് മലയുടെ അടിവാരത്തിൽ നിന്നിരുന്ന അവർക്ക് മ ലയെ ഒരു കുടപോലെ തോന്നിയിരുന്നുവെന്നാണ് അതു അവരിൽ വീഴുമെന്ന് അവർ ധരിച്ചു വെന്ന് പറഞ്ഞതിന് അവർ അർത്ഥമാക്കുന്നത്. (4) മല ഉയർത്തിപ്പിടിച്ചുകൊണ്ട് തൗറാത്തിൽ വിശ്വസിക്കണമെന്ന് കൽപിക്കുന്നത് അവരെ നിർബന്ധിച്ചു വിശ്വസിപ്പിക്കലാണ്. നിർബന്ധിച്ചു വിശ്വസിപ്പിക്കുന്ന സമ്പ്രദായം ഇസ്ലാമിലില്ല താനും. എന്നത്രെ മറ്റൊന്ന്. വാസ്തവത്തിൽ മല ഉയർത്തിപ്പിടിച്ചുകൊണ്ട് തൗറാത്തിലോ, മൂസാ നബി (അ) യിലോ വിശ്വസിക്കുവാനാണ് അവരോട് കൽപിച്ചതെന്ന് അല്ലാഹുവാകട്ടെ, റസൂലാകട്ടെ പറഞ്ഞിട്ടില്ല. ക്വുർ-ആൻ വ്യാഖ്യാതാക്കളും പറയുന്നില്ല. എന്നിരിക്കെ, ഇവർ സ്വയം ഒരു ആരോപണം കെട്ടിച്ചമച്ച് അതിനെ എതിർക്കുക മാത്രമാണിത് ഇതിനൊന്നും ഇവിടെ മറുപടി പറഞ്ഞു ദീർഘിപ്പിക്കു--വാൻ മുതിരുന്നില്ല. വിഭാഗം -
7:172–174

وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ

أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ

وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ

(172) ആദമിന്റെ മക്കളിൽ മുതുകുകളിൽ നിന്ന് - നിന്റെ റബ്ബ് അവ(-രവ)-രുടെ സന്തതികളെ (പുറത്ത്) എടുക്കുകയും, അവരെ അവരുടെ സ്വന്തം പേരിൽ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക) ഞാൻ നിങ്ങളുടെ റബ്ബ് അല്ലെയോ ? (എന്ന് പറഞ്ഞും കൊണ്ട്) അവർ പറഞ്ഞു : അല്ലാതേ ! (അങ്ങിനെത്തന്നെ) ഞങ്ങൾ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു. നിശ്ചയമായും ഞങ്ങൾ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നുവെന്ന് ക്വിയാമത്തുനാളിൽ നിങ്ങൾ പറഞ്ഞേക്കുമെന്നതിനാലത്രെ (ഇങ്ങിനെ ചെയ്തത്) (173) അല്ലെങ്കിൽ മുമ്പ് ഞങ്ങളുടെ പിതാക്കൾ ശിർക്ക് ചെയ്തു ധ അല്ലാഹുവിന് പങ്കുകാരെയുണ്ടാക്കി പ ഞങ്ങൾ അവരുടെ ശേഷം (അവരുടെ)സന്തതികളായിരിക്കുകയും ചെയ്തുവെന്നേ- യുള്ളൂ എന്നു നിങ്ങൾ പറഞ്ഞേക്കുന്നതിനാൽ. എന്നിരിക്കെ, (ആ) വ്യർത്ഥകാരികൾ ചെയ്തതിന് ഞങ്ങളെ നീ (ശിക്ഷിച്ചു) നശിപ്പിക്കുകയാണോ ? ! (എന്നും നിങ്ങൾ പറഞ്ഞേക്കുമെന്നതിനാൽ) (174) അപ്രകാരം നാം ആയത്തു (ലക്ഷ്യം) കളെ വിശദീകരിച്ചു തരുന്നു; അവർ മടങ്ങുകയും ചെയ്തേക്കാമല്ലോ. (172) എടുത്ത്(പിടിച്ച) സന്ദർഭം നിന്റെ റബ്ബ് -ആദമിന്റെ മക്കളിൽ (സന്തതികളിൽ)നിന്ന് അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്തതികളെ -അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത---ചെയ്തു) -അവരുടെ സ്വന്തങ്ങളുടെ മേൽ -ഞാനല്ലയോ -നിങ്ങളുടെ റബ്ബ് او ُ لا َ ق -അവർ പറഞ്ഞു َ ب َ അല്ലാതെ, (-അതെ) -ഞങ്ങൾ സാക്ഷ്യം വഹിച്ചു -നിങ്ങൾ പറഞ്ഞേക്കുമെന്നതിനാൽ, പറയുമെന്നതിന് -ക്വിയാമത്തുനാളിൽ -നിശ്ചയമായും ഞങ്ങളായിരുന്നു ഇതിനെപ്പറ്റി -അശ്രദ്ധർ, ബോധരഹിതർ. (173) -അല്ലെങ്കിൽ നിങ്ങൾ പറഞ്ഞേക്കു (പറയു)-മെന്നതിനാൽ -ശിർക്കു ചെയ്യുക (മാത്രം)-ചെയ്തു, പങ്കു ചേർത്തതേയുള്ളൂ ഞങ്ങളുടെ പിതാക്കൾ -മുമ്പ് ഞങ്ങളായിരിക്കയും ചെയ്തു, ഞങ്ങളായിരുന്നു -സന്തതികൾ (മക്കൾ) അവരുടെ ശേഷം അപ്പോൾ (എന്നിരിക്കെ) ഞങ്ങളെ നീ നശിപ്പിക്കുന്നുവോ -ചെയ്തതുകൊണ്ട് വ്യർത്ഥകാരികൾ, നിരർത്ഥം പ്രവർത്തിച്ചവർ (174) അപ്രകാരം നാം വിശദീകരിക്കുന്നു الآي َ ات ِ -ആയത്തുകൾ, -ലക്ഷ്യങ്ങളെ -അവരാകുകയും ചെയ്യാമല്ലോ, ആയേക്കുവാനും അവർ മടങ്ങും. ആദമിന്റെ മക്കളുടെ - മനുഷ്യരുടെ - മുതുകുകളിൽ നിന്ന് അവരുടെ സന്തതികളെ പുറത്ത് കൊണ്ടുവരുകയും ഞാൻ നിങ്ങളുടെ റബ്ബല്ലേ എന്നു അല്ലാ ഹു അവരോട് ചോദിക്കയും അതെ എന്നു അവർ അതിന് മറുപടി പറഞ്ഞു സാ ക്ഷ്യം വഹിക്കുകയും ചെയ്തുവെന്ന് ഈ വചനത്തിൽ അല്ലാഹു അറിയിക്കുന്നു . ഈ പറഞ്ഞതിന്റെ താൽപര്യം വിവരിക്കുന്നതിൽ മുൻഗാമികളും പിൻഗാമികളുമായ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായഗതികൾ കാണാം. അവയിൽ പ്രധാനമായത് താഴെ കാണുന്ന രണ്ടഭിപ്രായങ്ങളാകുന്നു:- (1) അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ പ്രകൃത്യാതന്നെ അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുണ്ട്. ആ ശുദ്ധ പ്രകൃതിയോടു കൂടിയാണ് ഒരോരുത്തരും ജനിച്ചു പുറത്ത് വരുന്നതും. നൈസർഗികമായ ഈ ബോധം നിമിത്തം തൗഹീദിന് വിരു -ദ്ധമായ നിലപാടുകളൊന്നും സ്വീകരിക്കാതിരിക്കുവാൻ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. പരപ്രേരണ നിമിത്തമോ, ചുറ്റുപാടുകളുടെ സ്വാധീനം അവൻ ശിർക്കിലേക്ക് വഴുതിപ്പോകുന്ന പക്ഷം അവൻ അതിന് ഉത്തരവാദിയുമായിരിക്കും. ഈ നൈസർഗിക ബോധത്തെയാണ് ഈ വചനത്തിൽ സൂചിപ്പിക്കുന്നത് ന്നത്രെ പല മഹാൻമാരും സ്വീകരിച്ച അഭിപ്രായം. താഴെ കാണുന്നതുപോലു ള്ള ഹദീഥുകളാണ് ഈ അഭിപ്രായത്തിന് അവർ തെളിവായെടുക്കുന്നത്. നബി പറഞ്ഞതായി അബൂഹുറയ്റ (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാകുന്നു : എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്, എന്നിട്ട് അവന്റെ മാതാപിതാക്കൾ അവനെ യഹൂദിയും, ക്രിസ്ത്യാനിയും, മജൂസിയുമാക്കുകയാണ് ചെയ്യുന്നത്. (ബു.-മു) ഇയാദ്വുബ്നുഹിമാർ ( عياض بن ار ) رضى ( ) ഉദ്ധരിച്ച ഒരു നബി വചനം ഇങ്ങിനെയാണ്. അല്ലാഹു പറയുന്നു: എന്റെ അടിയാൻമാരെ ഞാൻ ഋജുമാനസരായി സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ട് പിശാചുക്കൾ വന്ന് അവരുടെ മതത്തിൽ നിന്ന് അവരെ പിഴപ്പിച്ചുകൊണ്ടുപോകുകയും, ഞാൻ അവർക്ക് അനുവദനീയമാക്കിയത് വർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു (മു.) ഈ ആശയം വ്യക്തമാക്കുന്ന ഹദീഥുകൾ റയും കാണാം. (2) ആദം നബി-(അ)യുടെ മുതുകിൽ നിന്ന്; അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുവാൻ പോകുന്ന സന്തതികളെ - അവരുടെ അണുധൂളികളെ അല്ലെങ്കി ൽ ആത്മാക്കളെ---അല്ലാഹു പുറത്തെടുക്കുകയും, അവർ വലതു പക്ഷക്കാരായും (സൗഭാഗ്യവാന്മാരായും) ഇടതുപക്ഷക്കാരായും (ദുർഭാഗ്യവാന്മാരായും) വേർതിരിയുകയും ചെയ്തുവെന്ന് കാണിക്കുന്ന പല ഹദീഥുകളും വന്നിട്ടുണ്ട്. ചിലതിൽ അല്ലാ -ഹുവാണ് തങ്ങളുടെ റബ്ബ് എന്ന് അവർ സമ്മതിച്ചു സാക്ഷ്യപ്പെടുത്തിയതായും വന്നിരിക്കുന്നു. ഈ സംഭവത്തെപ്പറ്റിയാണ് ഈ വചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന ത് എന്നത്രെ രണ്ടാമത്തെ അഭിപ്രായം. അല്ലാഹുവാണ് തങ്ങളുടെ റബ്ബ് എന്ന തൗഹീദ് വർ സാക്ഷ്യപ്പെടുത്തിയ വിവരം - ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയത്േ പാലെ--- നബി യുടെ പ്രസ്താവനയായി ക്കൊണ്ടല്ല നിവേദനം ചെയ്യെ പ്പട്ടിരിക്കുന്നത്. ഇബ്നു അബ്ബാസ് (റ)-ന്റെയും, ഇബ്നു ഉമർ (റ) ന്റെയും പ്രസ്താവനകളായി ("മൗക്വൂഫു'കളായി)ക്കൊണ്ടാണുള്ളത്. ഇത് സംബന്ധിച്ച് വന്ന ഹദീ ഥുകളിൽ ചിലത് ദുർബ്ബലമാണെങ്കിലും സംഭവത്തെ അടിയോടെ നിഷേധിക്കുവാൻ വയ്യാത്ത വിധം ബലവത്താണ് ചിലത്. പക്ഷേ, ഈ വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആ സംഭവം തന്നെയാണോ എന്നുള്ളതാണ് തർക്ക വിഷയം. ചില രിവായത്തുകളിൽ ഇൗ വചനത്തിന്റെ ഉദ്ദേശ്യമെന്ന നിലക്കു തന്നെ പ്രസ്തുത സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ശരിയാണ്. എന്നാലും താഴെ ഇബ്നുകഥീർ (റ)ന്റെ പ്രസ്താവന -യിൽ ചൂണ്ടിക്കാട്ടിയത് പോലുള്ള കാരണങ്ങളെ പരിഗണിക്കുമ്പോൾ ഒന്നാമത്തെ അഭിപ്രായമാണ് കൂടുതൽ ശരിയായതെന്ന് കാണാം. ملعا ّ اللها . മേൽകണ്ടരണ്ട് അഭിപ്രായങ്ങൾക്കും ആസ്പദങ്ങളായ പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുകയും, രണ്ടാമത്തെ വിഭാഗത്തിൽ പെട്ട ഹദീ -ഥുകളുടെ ചില അവ്യക്തതകളും, മേൽ സൂചിപ്പിച്ചത് പോലെയുള്ള ന്യൂനതകളും ചൂണ്ടിക്കാട്ടുകയും ചെയ്തശേഷം ഇബ്നുകഥീർ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ ഒരു പ്രസ്താവന ചെയ്തിരിക്കുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഇതുകൊണ്ടാണ് അബൂഹുറയ്റഃ (റ)-യുടെയും ഇയാദ്വ് (റ) ന്റെയും ഹദീഥുകളിൽ വന്ന പ്രകാരം, മനുഷ്യരെ തൗഹീദിന്റെ പ്രകൃതിയോടെ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഈ വചനത്തിലെ സാക്ഷ് യപ്പെടുത്തൽ കൊണ്ട് ഉദ്ദേശ്യമെന്ന് മുൻഗാമികളിലും പിൻഗാമികളിലുമുള്ള പല ആളുകളും പറയുന്നത്. ഹസൻ ബസ്വരീ (റ) ഈ ആയത്തിന് ഈ വ്യാഖ്യാനം തന്നെയാണ് നൽകിയിരിക്കുന്നത്. ആദമിന്റെ മക്കളുടെ മുതുകുകളിൽ നിന്ന് നിന്റെ റബ്ബ് പുറത്തെടുത്തു എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ആദമിൽ നിന്ന് പുറത്തെടുത്തുവെന്നോ, ആദമിന്റെ മുതുകിൽ നിന്ന് പുറത്തെടുത്തുവെന്നോ ( من آدم او من ظهر آدم ) പറഞ്ഞിട്ടില്ല. അവരുടെ സന്തതികൾ എന്നു പറഞ്ഞത് തലമുറകളായും സമൂഹങ്ങളായും വരുന്ന എല്ലാവരെ യും ഉദ്ദേശിച്ചാകുന്നു. അവരെ തങ്ങളുടെ സ്വന്തങ്ങളുടെ പേരിൽ സാക്ഷ്യപ്പെടുത്തി; ഞാൻ നിങ്ങളുടെ റബ്ബല്ലയോ എന്നു ചോദിച്ചു: അവർ അതെ എന്ന് ഉത്തരം പറഞ്ഞു എന്നൊക്കെ പറഞ്ഞതിന്റെ ഉദ്ദേശ്യം അങ്ങിനെ സാക്ഷ്യപ്പെടുത്തുന്നവരാ -യിട്ടാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത് എന്നുമാകുന്നു. സാക്ഷ്യപ്പെടുത്ത ലും ചോദ്യവും ചിലപ്പോൾ വാക്കുകൊണ്ടല്ലാതെ സ്ഥിതിഗതികൾ വഴിയും ഉണ്ടാകാറുണ്ട്. ഉദാഹരണമായി: തങ്ങളുടെ മേൽ അവിശ്വാസത്തിന് സാക്ഷ്യം ക്കാണ്ട് മുശ്രിക്കുകൾക്ക് അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കുവാൻ പാടില്ല. ) എന്ന് (9:17-ൽ) പറഞ്ഞതിന്റെ അർത്ഥം അവർ വാക്കുമൂലം തന്നെ സാക്ഷ്യപ്പെടുത്തുന്നവരാണെന്നല്ല. വാക്കുമൂലമോ സ്ഥിതി ഗതികൾ മൂലമോ സാക്ഷ്യപ്പെടുത്തുന്നവരാകുന്നുവെന്നത്രെ. അതുപോലെത്ത ന്നെ നിങ്ങൾ ചോദിക്കുന്നതിൽ നിന്നെല്ലാം നിങ്ങൾക്ക് അവൻ നൽകിയിരിക്കുന്നു( എന്ന (14:34) വാക്യവും (ഇവിടെയും വാക്കു മൂലം മാത്രം ചോദിക്കുന്നത് എന്നല്ല ഉദ്ദേശ്യം) ഇബ്നു കഥീർ (റ) തുടർന്നു പറയുന്നു : ശിർക്ക് പ്രവർത്തിക്കുന്നവ ർക്ക് എതിരെയുള്ള ഒരു ന്യായമായിക്കൊണ്ടാണ് ഈ സാക്ഷ്യപ്പെടുത്തൽ നിലകൊ -ള്ളുന്നതെന്ന വസ്തുതയും ഈ വ്യാഖ്യാനമാണ് ഇവിടെ ഉദ്ദേശ്യമെന്നുളളതിന് തെളിവാകുന്നു. മറ്റേ അഭിപ്രായക്കാർ പറഞ്ഞതു പോലെയുള്ള ഒരു സംഭവം പക്ഷം, അത് എല്ലാവർക്കും എതിരെയുള്ള ന്യായമായിരിക്കണമെങ്കിൽ, ഓരോരുത്തർക്കും ആ സംഭവം ഓർമയുണ്ടായിരിക്കേണ്ടതുമാണ്. എനി ( അതു ഓർമയില്ലെങ്കിൽ തന്നെയും) റസൂൽ ആ സംഭവം വിവരിച്ചു തരുന്നുണ്ടല്ലോ---അതു മതിയല്ലോ---എന്നു പറയപ്പെടുന്ന പക്ഷം, അതിനുള്ള മറുപടി ഇതാണ് : ഇത് മാത്രമല്ല, റസൂലുകൾ കൊണ്ടു വരുന്ന എല്ലാ വാർത്തകളും വ്യാജമാക്കുന്നവരാണ് മുശ്രിക്കുകൾ. (പിന്നെ, ഇതെങ്ങിനെയാണ് അവർക്കെതിരിൽ ഒരു ന്യായമായിത്തീരുക ഈ സാക്ഷ്യപ്പെടുത്തലാകട്ടെ. അവർക്കെതിരിൽ ഒരു പ്രത്യേക ന്യായമായിട്ടാണ് പറയപ്പെട്ടിരിക്കുന്നതും. ഇത്രയും പറഞ്ഞതിൽ നിന്നു മനസ്സിലായി ആ സാക്ഷ്യപ്പെടുത്തൽ കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് തൗഹീദിനെ സമ്മതിക്കുന്ന ശുദ്ധ പ്രകൃതിയാണെന്ന്. അതുകൊണ്ടാണ് അതിനെത്തുടർന്ന് ان تقولوا اناكنا عن هذا غافلين (-ഞങ്ങൾ ഇതിനെപ്പറ്റി നിശ്ചയമായും അശ്രദ്ധരായിരുന്നുവെന്ന് നിങ്ങൾ പ റഞ്ഞേക്കുമെന്നതുകൊണ്ടാണ്---അഥവാ പറയാതിരിക്കുവാൻ വേണ്ടിയാണ് - ഇങ്ങിനെ എന്നു പറഞ്ഞിരിക്കുന്നതും ( اهـ : ابن كثير ) അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള നൈസർഗിക ബോധത്തോടെ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതിനെയാണ് ഈ വചനത്തിൽ ഉദ്ദേശിച്ചിരിക്കുന്നത് എന്ന അഭിപ്രായം സ്വീകരിക്കുന്നവരെല്ലാം ആദം (-അ)ന്റെ മുതുകിൽ നിന്ന് അദ്ദേഹത്തിന്റെ സന്തതികളെ അല്ലാഹു പുറത്തെടുക്കുകയും, അവർ സൗഭാഗ്യവാന്മാരും ദുർഭാഗ്യവാന്മാരുമായി വേർതിരിയുകയും ചെയ്തുവെന്ന് ഹദീഥുകളിൽ വന്നിട്ടുള്ളതിനെ നിഷേധിക്കുന്നവരാണെന്ന് ധരിക്കരുത്. അതിന്റെ സാദ്ധ്യതയെപ്പറ്റി ഇമാം റാസീ (റ) മുതലായവർ പ്രത്യേകം വിവരിച്ചിരിക്കുന്നത് കാണാം. സയ്യിദ് ഖു ത്വ്ബ് (റ) ഇതു സംബന്ധിച്ച് പറഞ്ഞ ചില വാക്കുകൾ ശ്രദ്ധാർഹമാകുന്നു. അദ്ദേഹം പ്രസ്തുത സംഭവത്തെ ചൂണ്ടിക്കൊണ്ട് പറയുകയാണ്: ""എങ്ങിനെയാണ് ഈ കരാർ വാങ്ങിയതും, സാക്ഷ്യപ്പെടുത്തിയതും ? ഞാൻ നിങ്ങളുടെ റബ്ബല്ലയോ എന്നു ചോദിച്ചതും, അതെ എന്ന് അവർ ഉത്തരം പറഞ്ഞതും എങ്ങിനെയാണ് ? ഇതിനുള്ള മറുപടി: അല്ലാ -ഹുവിന്റെ സത്തയെപ്പോലെത്തന്നെ അവന്റെ പ്രവൃത്തിയും അദൃശ്യകാര്യമാണ്. വന്റെ സത്തയെപ്പറ്റി മനസ്സിലാക്കുവാൻ കഴിയാത്ത കാലത്തോളം അവന്റെ പ്രവൃത്തി എങ്ങിനെയാണെന്നും മനസ്സിലാക്കുവാൻ മനുഷ്യനു കഴിയുകയില്ല. പി ന്നെ അവൻ ആകാശത്തേക്കു തിരിഞ്ഞു---അതൊരു പുകയായിരുന്നു'' (41:11) ന്ന അവൻ അർശിന്മേൽ ആരോഹണം ചെയ്തു (7:54) ആകാശങ്ങൾ അവന്റെ വലങ്കയ്യിൽ ചുരുട്ടി പിടിക്കപ്പെട്ടതാണ് (39:67) എന്നിങ്ങനെ അല്ലാഹുവിന്റെ പ്രവൃത്തികളായി സ്പഷ് ടമായ ഭാഷയിൽ (ക്വുർ-ആനിൽ) അവൻ പറഞ്ഞതെല്ലാം തന്നെ---അതെങ്ങിനെയാണ് ന്ന്---കണ്ടുപിടിക്കുവാൻ ശ്രമം നടത്താതെ, അതു സമ്മതിക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ. കാരണം (-അവനെപ്പോലെ മറ്റൊരു വസ്തുവും ഇല്ല. ( فى ظلال القرآن )
7:175–177

وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ

وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّـٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ

سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ

(175) (നബിയേ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നാം നൽകുകയും, എന്നിട്ട് അവയിൽ നിന്ന് ഊരി ഒഴിയുകയും ചെയ്ത ഒരുവന്റെ വൃത്താന്തം അവർക്ക് നീ ഓതിക്കേൾപ്പിക്കുക ; അങ്ങിനെ, പിശാചു അവന്റെ പിന്നാലെകൂടി ; എന്നിട്ട് അവൻ ദുർമാർഗികളിൽ പെട്ടവനായിത്തീർന്നു. (176) നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവനെ അവ ധ ആ ദൃഷ്ടാന്തങ്ങൾ പ മൂലം നാം ഉയർത്തുകതന്നെ ചെയ്യുമായിരുന്നു. എങ്കിലും അവൻ ഭൂമിയിലേക്ക് ശാശ്വതത്വം നടിച്ചു ധ അതിലേക്ക് ചാഞ്ഞു പ ; തന്റെ ഇച്ഛയെ അവൻ പിൻപറ്റുകയും ചെയ്തു. അപ്പോൾ, അവന്റെ ഉപമ നായയുടെ മാതിരിയാകുന്നു. (അതായത്) നീ അതിനോട് എതിർത്താൽ അത് (കിതച്ചുകൊണ്ട് വാ പിളർന്നു)-നാവ് തൂക്കിയിടും; അല്ലെങ്കിൽ നീ അതിനെ (എതിർക്കാതെ) വിട്ടു കളഞ്ഞാലും അത് (കിതച്ചുകൊണ്ട് വാ പിളർന്നു)-നാവ് തൂക് കിയിടും. അത് നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനങ്ങളുടെ ഉപമയാകുന്നു. അതിനാൽ, (ഈ) കഥ അവർക്ക് നീ വിവരിച്ചുകൊടുക്കുക, അവർ ചിന്തിക്കുവാൻ വേണ്ടി, (177) ഉപമയിൽ വളരെ ചീത്തയത്രെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും, തങ്ങളുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത ജനത (-യുടെ ഉപമ)! (175) അവർക്ക് നീ ഓതിക്കൊടുക്കുക (ഓതിക്കേൾപ്പിക്കുക) َഅا യാതൊരുവന്റെ വൃത്താന്തം (വർത്തമാനം) -അവനു നാം നൽകി -നമ്മുടെ ദൃഷ്ടാന്തങ്ങളെ -എന്നിട്ടവൻ ഊരിപ്പോയി, കഴിച്ചലായി ْ َ ا م ِ -അവയിൽ നിന്ന് അപ്പോൾ അവനു പിന്നാലെകൂടി الش -പിശാച് ف َ ك َ ان َ അങ്ങനെ അവനായി ദുർമാർഗികളിൽപെട്ട (-വൻ) (176) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ -അവനെ നാം ഉയർത്തുകതന്നെ ചെയ്തിരുന്നു ِ َ ا . -അവ മൂലം എങ്കിലും അവൻ -ശാശ്വതത്വം നടിച്ചു (ശാശ്വതനെന്നപോലെയായി) َ 6 الأر ْ ض ِ إ ِ ഭൂമിയിലേക്ക് -പിൻപറ്റുകയും ചെയ്തു ه َ و َ اه ُ -തന്റെ ഇച്ഛയെ അപ്പോൾ അവന്റെ ഉപമ, മാതൃക, ഉദാഹരണം -ഉപമപോലെ-(മാതിരി)യാണ് -നായയുടെ തിരക്കിയാൽ (എതിർത്താൽ) അതിനോട്, അതിനെതിരെ അത് (കിതച്ചു)-നാവു തൂക്കിയിടും (വാ പിളർന്ന് നാക്കുനീട്ടും) -അല്ലെങ്കിൽ നീ അതിനെ വിട്ടുകളഞ്ഞാലും അത് നാവ് തൂക്കിയിടും അതു ഉപമ (-മാതൃക)-യാണ് ّഅا -യാതൊരു ജനങ്ങളുടെ -അവർ വ്യാജമാക്കി നമ്മുടെ ദൃഷ്ടാന്തങ്ങളെ -അതിനാൽ നീ കഥ പറയുക (വിവരിച്ചു കൊടുക്കുക) (ഈ) കഥ, കഥനം അവരാകുവാൻ, ആയേക്കാം അവർ ചിന്തിക്കും (177) س َ اء َ -വളരെ (എത്രയോ)ചീത്ത, ദുഷിച്ചത് م َ ث َ لا -ഉപമയാൽ, മാതൃകയാൽ, -ഉദാഹരണം ജനത, -ജനങ്ങൾ വ്യാജമാക്കിയവരായ നമ്മുടെ ദൃഷ്ടാന്തങ്ങളെ അവരുടെ സ്വന്തങ്ങളെത്തന്നെ ك َ ان ُ وا -അവരായിരുന്നു, ആയിക്കൊണ്ടിരുന്നു -അവർ അക്രമം ചെയ്യുക ദൃഷ്ടാന്തങ്ങൾ വഴി നേർമാർഗവും സത്യവും മനസ്സിലാക്കുവാനുള്ള പാണ്ഡിത്യം ലഭിച്ചിട്ട് പിന്നെയും ഭൂമിയിൽ നിത്യവാസിയാണെന്ന ഭാവേനെ എഹികമായ കാര്യലാഭങ്ങളെ മോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ചു തള്ളുകയും, പിശാചിന്റെ ദുരുപദേശങ്ങൾക്ക് വഴങ്ങി ദുർമാർഗിയായി അധഃപതിക്കുകയും ചെയ്ത പണ്ഡിതന്റെ ഉപമയാണ് ഈ വചനങ്ങളിൽ വിവരിക്കുന്നത്. ഈ വ്യക്തി ഏതായിരുന്നുവെന്ന് നിർണയിച്ചു പറയത്തക്ക തെളിവുകളൊന്നുമില്ല. -രിൽ ഉണ്ടായിരുന്ന ബൽ-ആമുബ്നു )-യാണെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നു. വേറെ ചിലർ ഉമയ്യത്തുബ്നു അബിസ്വ്സ്വൽത്ത് ( الصلت .أم ആണെന്നും മറ്റും പറഞ്ഞു കാണാം. ആരായിരുന്നാലും -ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചൂ പറഞ്ഞതെല്ലന്നിരുന്നാൽ പോലും--- അല്ലാഹു വിവരിച്ച ദുർഗുണങ്ങളോട് കൂടിയ എല്ലാ പണ്ഡിതനെയും ബാധിക്കു ന്ന ഉപമയാണിത് എന്നുള്ളതിൽ സംശയമില്ല. പറയപ്പെടുന്നത് ഇങ്ങനെയാണ് : അവൻ നന്നായി പഠിച്ചറിഞ്ഞ പണ്ഡിതനും സച്ചരിതനുമായിരുന്നു. പ്രാർത്ഥനകൾക്ക് വേഗം ഉത്തരം കിട്ടാറുള്ളവനായിരുന്നു. പിന്നീട് ശത്രുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി മൂസാ നബി (അ)- ക്കെതിരിൽ പ്രാർത്ഥന നടത്തുവാൻ ശ്രമിച്ചു. പക്ഷേ നാവിൽ വന്നത് മറിച്ചായിരുന്നു. അങ്ങനെ അവന് ഇഹവും പരവും നഷ്ടപ്പെട്ടു. പിന്നീട് സ്ഥിതിഗതികൾ കൂടുതൽ ദുഷിക്കുകയും ജനങ്ങളെ ദുർമാർഗത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബൈബ്ളിൽ ഇവനെപ്പറ്റി പല പ്രസ്താവന -കളും കാണാം ( ) ബെയോറിന്റെ മകനായ ബിലെയാം എന്നാണ് അതിൽ ഇയാളുടെ പേര് പറഞ്ഞി- ( ) ബൈബ്ളിന്റെ പഴയനിയമത്തിൽ, സംഖ്യാ പുസ്തകം 22---24 എന്നീ അദ്ധ്യായങ്ങളിലും, പുതിയ നിയമത്തിൽ, 2. പത്രോസ് : 2 ൽ 15, വെ ളിപാട് 2 ൽ 14 യൂദാ 1 ൽ എന്നിവിടങ്ങളിലും പ്രസ്താവിക്കപ്പെട്ടുകാണാം. ബൈ ബ്ളിലെ പ്രസ്താവനകളെ അടിസ്ഥാനമാക്കി വേദപുസ്തക നിഘണ്ടുവിൽ ഇവനെപ്പറ്റി പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: അവൻ (ബെലയോറിന്റെ മകൻ ബിലെയാം) ലക്ഷണം അറിയുന്നവനും സമർത്ഥനുമായിരുന്നു. സീനാ മരുഭൂമിയിലുടെ മോവാബി ( موأب ) ലെത്തിയപ്പോൾ അവിടത്തെ രാജാവ് അവനെ വിളിപ്പിച്ച് -ല്യരെ ശപിക്കുവാനാവശ്യപ്പെട്ടു. അതിനൊരുങ്ങിയ ശേഷം അവസാനം ശപിക്കുന്നതിന് പകരം അനുഗ്രഹിക്കുകയാണ് ചെയ്തത്. ഈ വഞ്ചന നിമിത്തം രാ ജാവ് നിശ്ചയപ്രകാരമുള്ള വാഗ്ദാനം നിറവേറ്റിയില്ല. ഇവൻ ദുർന്നടപ്പിന് പ്രേരിപ്പിച്ചു. വഞ്ചന, ദ്രവ്യമോഹം, അറിവുണ്ടായിട്ടും അതിനെതി -രായി പ്രവർത്തിക്കൽ, ബുദ്ധി മുതലായ അനുഗ്രഹങ്ങളെ ദുരുപയോഗപ്പെടുത്തൽ ന പല കാര്യങ്ങളിലും ഇവന്റെ ചരിത്രത്തിൽ നിന്നും വേദ പണ്ഡിതൻമാരായ ആളുകൾ പാഠം പഠിക്കേണ്ടതാകുന്നു. (വേദ പു. നി. പുറം 297) രിക്കുന്നത്. ഒരു പക്ഷേ, അതിൽ നിന്നായിരിക്കാം ഈ അഭിപ്രാ യം ഉത്ഭവിച്ചിരിക്കുന്നത്. അല്ലാഹുവിനറിയാം. ഉമയ്യത്തുബ്നു അബീസ്വൽത്ത് നബിയുടെ കാലത്ത് ജീവിച്ച ഒരു കവിയായിരുന്നു. ഇയാളും വളരെ പഠിച്ചറിഞ്ഞ ബുദ്ധിമാനായിരുന്നു. അടുത്ത കാലത്ത് ഒരു പ്രവാചകൻ ഉമയ്യത്തു പറഞ്ഞിരുന്നു. പക്ഷേ, അതു താനായിരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാൽ, സംഭവി -ച്ചത് മറ്റൊന്നായപ്പോൾ ഉമയ്യത്ത് പാടുമാറി, മുശ്രിക്കുകളുടെ പക്ഷത്തു ചേരുകയും, കവിതകൾ വഴി അവർക്ക് പിൻബലം നൽകുകയും ചെയ്തുകൊണ്ടിരുന്നു. അവന്റെ വിജ്ഞാനപ -രമായ ചില കവിതകളെപ്പറ്റി അവന്റെ കവിത വിശ്വസിച്ചു: അവന്റെ ഹൃദയം വിശ്വ -സിച്ചിട്ടില്ല എന്നു നബി പറഞ്ഞതായി നിവേദനം വന്നിരിക്കുന്നു. സത്യവും നേർവഴിയും ഇന്നതാണെന്ന് ശരിക്കും അറിവുണ്ടായിരുന്നിട്ടും ഐഹിക കാര്യലാഭങ്ങൾക്കും സ്വാർത്ഥങ്ങൾക്കുംവേണ്ടി കൃതിമ ഫത്വകൾെ കാടുക്കുക സത്യത്തിനും സദാചാരത്തിനും വിരുദ്ധമായ സംരംഭങ്ങളിൽ മനഃപൂർവ്വം ഏർപ്പെടുക, സ്വാർത്ഥങ്ങൾക്കും കക്ഷി താൽപര്യത്തിനും വേണ്ടി മതവിധികൾ ദുർവ്യാഖ്യാനം ചെയ്യുക മുതലായ കൃത്യങ്ങൾ നടത്തുന്ന പണ്ഡിതന്മാരെ എല്ലാകാലത്തും കാണാം. ഇക്കാലത്ത് കൂടുതലും കാണും. ഇങ്ങിനെയുള്ള എല്ലാ പണ്ഡിതന്മാർക്കുമുള്ള ഉപമതന്നെയാണ് അല്ലാഹു ഇവിടെ എടുത്തു കാണിച്ച നായയുടെ ഉപമയും . നായയോടാണ് അവരെ അല്ലാഹു ഉപമിച്ചിരിക്കുന്നതെന്ന വസ്തുത തന്നെ മതി അവരുടെ ദുഷ്ചെയ്തികളുടെ നികൃഷ്ടത മനസ്സിലാക്കുവാൻ. നായെ യക്കുറിച്ചുള്ള വർണന കൂടി കണക്കിലെടുക്കുമ്പോൾ അല്ലാഹുവിന് അവരോടുള്ള അറപ്പും വെറുപ്പും എത്ര കടുത്തതാണെന്നും ഗ്രഹിക്കാവുന്നതാണ്. വായ പിളർന്ന് നാവ് പുറ -ത്തേക്ക് തൂക്കിയിട്ട് കിതച്ചും കൊണ്ടായിരിക്കും നായ സാധാരണ നടക്കുക. ആരെങ്കിലും ഉപദ്രവിക്കുമ്പോഴും അല്ലാത്തപ്പോഴും അതങ്ങിനെത്തന്നെ. അതിന്റെ തീറ്റയിലും വി കാര പ്രകടനങ്ങളിലും മാത്രമെ അതിന് ശ്രദ്ധയുണ്ടായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇവരുടെയും സ്ഥിതിയെന്ന് അല്ലാഹുപറയുന്നു. അതായത് ട ദുഷ്ചെയ്തികളെപ്പറ്റി ആരെങ്കിലും ഗുണദോഷിക്കുകയോ, എതിർക്കുകയോ അവരുടെ നിലയിൽ മാറ്റം വരുന്നതല്ല. കാരണം അവരുടെ ലക്ഷ്യം ഭൗ തിക നേട്ടമാണ.് അതിനുള്ള വളഞ്ഞ മാർഗങ്ങൾ ആരായുന്നതിൽ നിരതരായിരിക്കും അവർ. അതിന് വേണ്ടി എന്തുചെയ്യാനും അവർ മടിക്കുകയുമില്ല. തങ്ങളുടെ അറിവിന് എതിരായി പ്രവർത്തിക്കുക മാത്രമല്ല അവർ ചെയ്യുന്ന കുറ്റം. തങ്ങൾക്ക് അല്ലാഹു -വിങ്കൽ ലഭി--ക്കുമായിരുന്ന ഉന്നത പദവികളെ നഷ്ടപ്പെടുത്തി പകരംെ എഹികമായ നിസ്സാര നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും അതിന് വേണ്ടി തന്നിഷ്ടങ്ങൾ പ്ര വർത്തിക്കുകയുമാണവർ ചെയ്യുന്നത്. അല്ലാ ഹു അവരോട് ഇത്രയും കടുത്ത വെറുപ്പ് പ്രകടിപ്പിക്കുന്നതും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ-. -അല്ലാഹു പറയുന്നു:-
7:178

مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

(178) ഏതൊരുവനെ അല്ലാഹു നേർമാർഗത്തിലാക്കുന്നുവോ അവനത്രെ നേർമാർഗം പ്രാപിക്കുന്നവൻ, ഏതൊരുവരെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അക്കൂട്ടരത്രെ നഷ്ടപ്പെട്ടവരും. (178) م َ ن ْ -ആർ, ഏതൊരുവൻ َ ْ د ِ -നേർമാർഗത്തിലാക്കുന്നുവോ ُ َّ اللها -അല്ലാഹു ف َ ه ُ و َ എന്നാലവനത്രെ -നേർമാർഗം പ്രാപിക്കുന്നവൻ و َ م َ ن ْ ആർ, ഏതൊരാൾ -അവൻ വഴിപിഴവിലാക്കുന്നുവോ -എന്നാൽ അക്കൂട്ടർ അവരെത്രെ നഷ്ടപ്പെട്ടവർ സൂറഃ ക്വസ്വസ്വിൽ നബി യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ -ത്തിലാക്കുന്നു. നേർമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനു -മത്രെ. (ക്വസ്വസ് 56) നേർമാർഗം ഇന്നതാണെന്ന് മറ്റൊരാൾ ഉപ ആരും നേർമാർഗത്തിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിങ്കൽ നിന്നുള്ള സഹായവും തൗഫീക്വും അനിവാര്യമാകുന്നു. അത് ലഭിക്കാത്തവർ വഴിപിഴച്ചവർ തന്നെ. അതുകൊണ്ടാണല്ലോ കഴിഞ്ഞ വചനത്തിൽ പ്രസ്താവി -ക്കപ്പെട്ടതുപോലെയുള്ള ആളുകൾ അവർക്ക് വിവരമുണ്ടായിട്ടുംവഴി പാകുന്നത്. അല്ലാഹു നാം എല്ലാവരെയും അവൻ നേർമാർഗം നൽകി അനുഗ്രഹിക്കുന്ന സൗഭാഗ്യവാൻമാരിൽ ഉൾപ്പെടുത്തട്ടെ ആമീൻ. അടുത്ത വചനം നോക്കുക:-
7:179

وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَـٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَـٰٓئِكَ هُمُ ٱلۡغَٰفِلُونَ

(179) ജിന്നുകളിൽ നിന്നും, മനുഷ്യരിൽ നിന്നും വളരെ ആളുകളെ ജഹന്നമി (നരകത്തി) നുവേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ട് : അവർക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവർ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല; അവർക്ക് കണ്ണുകളുണ്ട്, അവകൊണ്ട് കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്, അവകൊണ്ട് അവർ കേട്ടറിയുകയില്ല ; അക്കൂട്ടർ കാലികളെപ്പോലെയാകുന്നു; എന്നല്ല, (അവയെക്കാൾ) അധികം വഴി പിഴച്ചവരാകുന്നു. അക്കൂട്ടർ തന്നെയാണ് അശ്രദ്ധൻമാർ: (179) -തീർച്ചയായും ഉണ്ട് നാം സൃഷ്ടിച്ചുണ്ടാക്കി -ജഹന്നമിന് വേണ്ടി -വളരെ (ആളുകളെ) -ജിന്നിൽനിന്നും ْ س ِ 4و َ الإ മനുഷ്യരിൽ നിന്നും ْ ُ 6 ل َ -അവർക്കുണ്ട്, ഉണ്ടായിരിക്കും ق ُ ل ُ وب ٌ -ഹൃദയങ്ങൾ, മനസ്സുകൾ -അവർ ഗ്രഹിക്കുകയില്ല ِ َ ا ; -അവ കൊണ്ട്, അവയാൽ -അവർക്കുണ്ട് -കണ്ണുക(ളും)ൾ -അതുകൊണ്ട് അവർ കാണുകയില്ല -അവർക്ക് കാതുകളുമുണ്ട് അതുകൊണ്ട് അവർ കേൾക്കുകയില്ല -അക്കൂട്ടർ ك َ الأن ْ ع َ ام ِ കാലികളെ (ആടുമാടു ഒട്ടകങ്ങളെ)-പ്പോലെയാണ് ب َ ل ْ -എങ്കിലും, പക്ഷേ, എന്നല്ല ْ ُ -അവർ أ َ ض َ لُّ -കൂടുതൽ വഴിപിഴച്ചവരാണ് അക്കൂട്ടർ തന്നെ അശ്രദ്ധർ, ബോധരഹിതർ ചി ന്തിച്ചു മനസ്സിലാക്കുവാനുള്ള ഹൃദയവും, കണ്ടു മനസ്സിലാക്കു -വാനുള്ള കണ്ണും, കേട്ടു മനസ്സിലാക്കുവാനുള്ള കാതും ഇവയാണല്ലോ കാര്യങ്ങൾ വചിച്ചറിയുവാനും സത്യാസത്യങ്ങൾ മനസ്സിലാക്കുവാനുമുള്ള മാർഗങ്ങൾ. അവയെല്ലാം ഉണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താതെ---അല്ലെങ്കിൽ ദുരുപയോഗപ്പെടുത്തിക്കൊണ്ട്--സത്യ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുകയും അതനുസരിച്ച് ചരിക്കുകയും ചെയ്യാതിരിക്കുന്നവർ നരകത്തിലേക്ക് വിറകായി സൃഷ്ടിക്കപ്പെട്ടവരാകുന്നു. അഥവാ അവരുടെ പര്യവസാനം നരകശിക്ഷയായിരിക്കും. അവർ നാൽക്കാലി മൃഗങ്ങളെക്കാൾ മോ ശപ്പെട്ടവരാണ് എന്ന് അല്ലാഹു അറിയിക്കുന്നു. ഇവർ നരകത്തിന് അവകാശപ്പെട്ടവരാ -യിരിക്കുവാനുള്ള കാരണം ഇതിൽ നിന്നും വ്യക്തമാണ്. നാൽക്കാലികളെ സംബന്ധിച്ചിട ത്തോളം ബാഹ്യത്തിൽ അവർക്ക് പ്രസ്തുത ഗ്രഹണേന്ദ്രിയങ്ങൾ നൽകപ്പെട്ടിട്ടു -െണ്ടങ്കിലും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി നൽകപ്പെട്ടിട്ടില്ല. അവ സന്മാർഗ -ത്തിൽ ചരിക്കണമെന്നോ, ദുർമാർഗത്തിൽ ചരിക്കരുതെന്നോ ശാസിക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്ക് ഇങ്ങിനെയുള്ള അശ്രദ്ധരായ ആളുകൾ നാൽക്കാലികളെക്കാൾ മോശപ്പെട്ട -വരാണെന്ന് വ്യക്തം തന്നെ. ആദ് സമുദായത്തിന്റെ അക്രമങ്ങളെയും, അവർക്ക് നൽക -പ്പെട്ട ശിക്ഷയെയും കുറിച്ച് പറഞ്ഞ ശേഷം അവർക്ക് ആഗതിവന്നു ചേരുവാനുള്ള കാരണം പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു: ""അവർക്ക് നാം കേൾവിയും, കാഴ്ചയും, ഹൃദയവും നൽകിയിരുന്നു. എന്നാൽ, അവരുടെ കേൾവിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവർക്ക് ഉപകരിച്ചില്ല (കാരണം) അല്ലാ -ഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകൊണ്ടിരുന്നതിനാൽ (46:26) ആരെല്ലാമാണ് തങ്ങളുടെ ഗ്രഹണേന്ദ്രിയങ്ങൾ ഉപയോഗപ്പെടുത്തി സൻമാർഗം സ്വീകരിക്കുക, ആരൊക്കെയാണ് അങ്ങിനെ ചെയ്യാതിരിക്കുക എന്നു അല്ലാഹുവിന് നേരത്തെത്തന്നെ അറിയാമല്ലോ. അത്രയുമല്ല, ഭൂത---വർത്തമാന- --ഭാവികാലങ്ങളിലെ ചെറുതും വലുതുമായ സകല കാര്യങ്ങളും സസൂക്ഷ്മം അവൻ അറിയുന്നു. അവന്റെ അറിവിനെതിരായി ഒന്നും സംഭവിക്കുകയുമില്ല. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും വളരെ ആളുകളെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു എന്നു പറഞ്ഞത് ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. രണ്ട് വർഗങ്ങൾക്കും സത്യാസത്യങ്ങൾ വിവേചിച്ചറിയുവാനു ള്ള മാർഗങ്ങൾ അല്ലാഹു നൽകിയിട്ടുണ്ട്. അവരിൽ പലരും അത് യഥാവിധി ഉപേ യാഗപ്പെടുത്തുകയില്ല. അങ്ങനെ അവർക്ക് നരകം ആധാരമായിത്തീരുന്നുവെന്ന് സാരം. എന്ന -ല്ലാതെ--- ഒരു ലക്കും ലഗാനും കൂടാതെ---കുറെ അധികം ആളുകളെ നരകത്തിലും ബാക്കിയുള്ളവരെ സ്വർഗത്തിലും ആക്കുമെന്നല്ല ഉദ്ദേശ്യം. മനുഷ്യവർഗത്തിലും ജിന്നു വർഗത്തിലും നല്ലവരും ചീത്തപ്പെട്ടവരും ഉണ്ടാകാവുന്ന പ്രകൃതിസ്വഭാവത്തോടുകൂടിയാണ് അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്സ്വർ ഗവും നരകവും സ്ഥാപിക്കപ്പെട്ടിരിക്കുന്നതും. സ്വർഗത്തെപ്പറ്റി അത് സൂക്ഷ്മത പാലിക്കുന്നവർക്ക്---അഥവാ ഭയഭക്തൻമാർക്ക്---വേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നും(3:133) അത് അല്ലാ-
7:180–181

وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَـٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ

وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ

(180) അല്ലാഹുവിന് ഏറ്റവും നല്ലതായ (അത്യുൽകൃഷ്ടമായ) നാമങ്ങളുണ്ട് ; ആകയാൽ അവ ധ ആ നാമങ്ങൾ പ കൊണ്ട് നിങ്ങൾ അവനെ വിളിച്ചു പ്രാർത്ഥിച്ചു കൊള്ളുവിൻ. അവന്റെ നാമങ്ങളിൽ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുവിൻ. അവർ പ്രവർത്തിച്ചു വരുന്നതിന് അവർക്ക് വഴിയെ പ്രതിഫലം നൽകപ്പെടും. (181) നാം സൃഷ്ടിച്ചവരിൽ ഒരു സമൂഹം (ആളുകൾ) ഉണ്ട്: അവർ യഥാർത്ഥം അനുസരിച്ച് (മറ്റുള്ളവർക്ക്) മാർഗദർശനം നൽകുന്നു ; അതനുസരിച്ച് തന്നെ നീതി പ്രവർത്തിക്കുകയും ചെയ്യുന്നു. (180) و َ اللهِ َّ ِ -അല്ലാഹുവിനുണ്ട് ْ َ اء ُ കالأ -നാമങ്ങൾ, പേരുകൾ -ഏറ്റവും നല്ല, അത്യുൽകൃഷ്ടമായ -അതിനാൽ അവനെ നിങ്ങൾ വിളിക്കു (പ്രാർത്ഥിക്കു)-വിൻ ِ َ ا ; -അവകൊണ്ട്, അവയാൽ നിങ്ങൾ വിട്ടുകളയുകയും ചെയ്യുവിൻ ّ َ ِ ين َഛا -യാതൊരു കൂട്ടരെ അവർ ക്രമക്കേട് കാണിക്കുന്നു, തെറ്റിപ്പോകുന്നു, വക്രത കാണിക്കുന്നു അവന്റെ നാമങ്ങളിൽ അവർക്ക് വഴിയെ പ്രതിഫലം നൽകപ്പെടും അവരായിരുന്നതിന് -അവർ പ്രവർത്തിക്കും (181) നാം സൃഷ്ടിച്ചവരിലുണ്ട്, സൃഷ്ടിച്ചവരിൽപെട്ടതാണ് أ ُ م َّ ة ٌ -ഒരു സമൂഹം, ഒരു കൂട്ടക്കാർ َ ْ د ُ ون َ -അവർ മാർഗദർശനം നൽകുന്നു, വഴികാട്ടുന്നു -യഥാർത്ഥമനുസരിച്ച്, യഥാർത്ഥവുമായി و َ ب ِ ه ِ -അതുകൊണ്ട് തന്നെ -അവർ നീതി പാലി (-പ്രവർത്തി-)ക്കുന്നു ഒരു വസ്തുവെ മറ്റുളളവയിൽ നിന്ന് വേർ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന സംജ്ഞകൾക്കാണ് നാമങ്ങൾ അഥവാ പേരുകൾ എന്ന് പറയുന്നത് . ചിലപ്പോൾ അവയിൽ അതത് വസ്തുവിന്റെ ഏതെങ്കിലും ഗുണവിശേഷങ്ങളും ഉൾക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ നാമങ്ങളെ സംബന്ധിച്ചിടത്തോളം അവ കേവ ലം ചില സംജ്ഞാ നാമങ്ങളോ സാധാരണ വിശേഷണ നാമങ്ങളെപ്പോലെയുള്ള -വയോ അല്ല. ഹുവിലും അവന്റെ റസൂലുകളിലും വിശ്വസിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നും (57:21) നരകത്തെപ്പറ്റി അതു അവിശ്വാസിക ൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നും (2:24, 3:131) അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഓരോ നാമവും വളരെ ഉന്നതവും ഉൽകൃഷ്ടവുമായ ആശയങ്ങൾ ൾക്കൊള്ളുന്നതും, അതിവിപുലമായ അർത്ഥസാരങ്ങൾ അടങ്ങിയതുമായ വിശേഷണങ്ങളായിരിക്കും. അതുകൊണ്ടാണ് അവന്റെ നാമങ്ങളെക്കുറിച്ച് ْ َ اء ُ കال الأ (-ഏറ്റവും ന ല്ലതായ - അത്യുൽകൃഷ്ടമായ---നാമങ്ങൾ) എന്നു പറയപ്പെടുന്നത്. ആ നാമങ്ങളിൽ തന്നെ അവനെ വിളിക്കുകയും പ്രാർത്ഥിക്കുകയും വേണമെന്നും, അവയിൽ ക്രമകേടു കാണിക്കുന്നവരെ അനുകരിക്കാതെ വിട്ടുകളയണമെന്നും അല്ലാഹു കൽപിക്കുന്നു. അവന്റെ മഹത്വത്തിനും പരിശുദ്ധതക്കും യോജിക്കുന്ന നാമങ്ങൾ ഏതേതാണെ ശരിക്ക് അറിയേണമെങ്കിൽ അവനിൽ നിന്നോ, അവന്റെ റസൂലിൽ നിന്നോ തന്നെ അതു അറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ക്വുർ-ആനിലോ ഹദീഥിലോ വന്നതല്ലാത്ത നാമങ്ങളെ അല്ലാഹുവിന്റെ നാമങ്ങളായി ഉപയോഗിച്ചുകൂടാ എന്ന് മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നതും. അവന്റെ പരമോന്നതിക്കും പരിശുദ്ധതക്കും അനുയോജ്യമല്ലാത്ത പേരുകളിൽ അവനെ സംബോധന ചെയ്യുക, അങ്ങിനെയുള്ള വാക്കുകളാൽ അവനെ വി ശേഷിപ്പിക്കുക, അവനു മാത്രം യോജിക്കുന്നതോ അവന്റെ നാമവിശേഷണമായി അറിയപ്പെട്ടതോ ആയ വാക്കുകളിൽ മറ്റുള്ളവരെ വിശേഷിപ്പിക്കുക മുതലായതെല്ലാം അവന്റെ നാമങ്ങളിൽ വക്രതയും ക്രമക്കേടും കാണിക്കൽ ( الح َ اد ) തന്നെ. അല്ലാഹുവിന് മാത്രം ഉപയോഗിക്കപ്പെടാവുന്ന റഹ്മാൻ, ജഗദീശ്വരൻ, ശഹീൻശാഹ് (രാജാധി രാജൻ)-പോലെയുള്ള പേരുകൾ മനുഷ്യർക്ക് നൽകുന്നതും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. എല്ലാറ്റിനും പ്രത്യക്ഷത്തിൽ ശിർക്കിന്റെ കലർപ്പ് കാണുന്നില്ലെങ്കിൽ തന്നെയും അല്ലാഹുവിന്റെ മഹത്വത്തെ തരം താഴ്ത്തിക്കാണിക്കുകയെന്ന ദോഷത്തിൽ നിന്നും അതൊന്നും ഒഴിവാകുന്നില്ല. അതുകൊണ്ടാണ് അങ്ങിനെ ചെയ്യുന്നവർക്ക് അതിന് വഴിയെ പ്രതിഫലം നൽകപ്പെടുന്നതാണെന്ന് അല്ലാഹു താക്കീത് നൽകുന്നത്. സൂക്ഷ് മമായി പരിശോധിച്ചാൽ ശിർക്ക്പരമായ അന്ധവിശ്വാസങ്ങളിൽ അധികവും അല്ലാഹുവിന്റെ നാമങ്ങളെ മനസ്സിലാക്കിയതിലോ ഉപയോഗപ്പെടുത്തുന്നതിലോ വന്ന പാകപ്പിഴവുകളിൽ നിന്നായിരിക്കും അവയുടെ ഉൽഭവമെന്ന് കാണാവുന്നതാണ്. അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് നാമങ്ങൾ ഉെണ്ടന്നും അവ സൂക്ഷ്മമായി പഠിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുമെന്നും നബി അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ)-യിൽ നിന്നും ബുഖാരിയും മുസ്ലിമും (റ) രേഖപ്പെ -ടുത്തിയിട്ടുണ്ട്. ആ നാമങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ ഗ്രഹിക്കുകയും, അവയെക്കുറിച്ച് ബോ ധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താൽപര്യം. അല്ലാതെ---ചിലർ ധരിച്ചുവശായതുപോലെ--ആ പേരു -കൾ മനഃപ്പാഠമാക്കി വെച്ച് ഉരുവിടുക എന്നല്ല. ചില രിവായത്തുകളിൽ ഈ തൊണ്ണൂറ്റൊമ്പത് നാമങ്ങൾ ഇന്നിന്നവയാണെന്ന് വിവരിക്കപ്പെട്ടു കാണാമെങ്കിലും - ഇബ്നുകഥീർ (റ) മുതലായവർ വ്യക്തമാക്കിയതുപോലെ - ക്വുർ-ആനിൽ നിന്നു ചിലർ മനസ്സിലാക്കി എടുത്തത് മാത്രമാണവ. മേൽകണ്ടനബി വചനത്തിൽ തൊണ്ണൂറ്റൊമ്പത് നാമങ്ങൾ ഉെണ്ടന്നല്ലാതെ, തൊണ്ണൂറ്റൊമ്പതെണ്ണം മാത്രമെയുള്ളൂവെന്ന് പ്രസ്താവിച്ചിട്ടില്ലാത്തത്കൊണ്ട് അതിലധികം പേരുകൾ ഉണ്ടാകാമെന്നതിന് അത് എതിരല്ലെന്നും പല മഹാന്മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളുടെ ആധിക്യം വന്റെ ഉൽകൃഷ്ട ഗുണങ്ങളുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. ജിന്നുകളിലും മനുഷ്യരിലുമുള്ള വളരെ ആളുകൾ ലക്കുള്ളവരാണെന്നും, അതിനുള്ള കാരണം ഇന്നതാണെന്നും മുമ്പ് പ്രസ്താവിച്ചു -വല്ലോ. എന്നാൽ മറ്റൊരു വിഭാഗം ആളുകളുമുണ്ട് അവർ സത്യവും യാഥാർത്ഥ്യവും മന -സ്സിലാക്കി അതനുസരിച്ച് ചരിക്കുകയും, മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തുകൊണ്ടിരിക്കും: അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയോ, അവന്റെ നാമങ്ങളിൽ ക്രമക്കേടു എന്നൊക്കെയാണ് രണ്ടാമത്തെ വച -നത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു ഹദീഥിൽ നബി പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: ഈ സമുദായത്തിൽ ഒരു വിഭാഗം ആളുകൾ ക്വിയാമത്തു നാൾവരേ ക്കും സത്യത്തിൽ അടിയുറച്ചു നിലകൊളളുന്നവരായി ഉണ്ടായിരിക്കും. മറ്റു -ള്ളവർ അവരെ കൈവെടിയുകയോ, അവരോട് ഭിന്നിച്ചു നിൽക്കുകയോ ചെയ്തതുകൊണ്ട് അവ ർക്ക് തടസ്സം നേരിടുകയില്ല. (ബു.-മു) ഇങ്ങിനെയുള്ള സത്യസന്ധൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ آم ِ ين വിഭാഗം - 23
7:182–183

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ

وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ

(182) നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവർ അറിയാത്ത വിധത്തിലൂടെ അവരെ നാം പടിപടിയായി കൊണ്ടുവന്നു (ശിക്ഷിച്ചു)-കൊള്ളാം (183) അവർക്ക് നാം താമസം, ചെയ്തു കൊടുക്കുകയും ചെയ്യും. നിശ്ചയമായും എന്റെ തന്ത്രം ശക്തിമത്തായതാകുന്നു. (182) ّ َ ِ ين َഛك -വ്യാജമാക്കിയവരാകട്ടെ -നമ്മുടെ ദൃഷ്ടാന്തങ്ങളെ നാം അവരെ പടിപടിയായിക്കൊണ്ടുവരും, പതുക്കെ കൊണ്ടുവരും -വിധത്തിലൂടെ -അവർ അറിയാത്ത (183) നാം താമസം (അയവ്)-നൽകും, നീട്ടിയിട്ടുകൊടുക്കും ْ ُ 6 ل َ -അവർക്ക് നിശ്ചയമായും എന്റെ തന്ത്രം, ഉപായം م َ ت ِ ين ٌ -ശക്തിമത്താണ്, ബലവത്താണ്. സൂഃ 44-ാം വചനത്തിലെ ആശയം തന്നെയാണ് ഈ വചനത്തിലും ഉള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വകവെക്കാതെ നിഷേധിച്ചു തള്ളിക്കളയുന്നവരുടെ മേൽ ഉടനടി നടപടിയെടുക്കാതെ, സുഖസൗകര്യങ്ങൾ നൽകിക്കൊണ്ട് ആദ്യം അല്ലാഹു അവരെ അയച്ചുവിടും. പിന്നീട് ഓർക്കാപ്പുറത്ത് അവരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തന്ത്രം ഒരു കാലത്തും പരാജയപ്പെടാത്തവിധം ശക്തിമത്താകുന്നു എന്നു സാരം.
7:184

أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ

(184) അവർ ചിന്തിച്ചു നോക്കുന്നില്ലേ അവരുടെ ചങ്ങാതിക്ക് (നബിക്ക്) ഒരു ഭ്രാന്തുമില്ല; അദ്ദേഹം പ്രത്യക്ഷമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും)-അല്ല. (184) -അവർ ചിന്തിക്കുന്നില്ലേ -അവരുടെ ചങ്ങാതിയിൽ (ആൾക്ക്---കൂട്ടുകാരന്)-ഇല്ല -ഒരു ഭ്രാന്തും, ഭ്രാന്തായിട്ട് (ഒന്നും) -അദ്ദേഹമല്ല -ഒരു താക്കീതുകാരൻ (മുന്നറിയിപ്പുകാരൻ)-അല്ലാതെ م ُ ب ِ ين ٌ -സ്പഷ്ടമായ (തനി) വ്യക്തമായ അല്ലാഹുവിന്റെ റസൂലുകൾ വന്ന് ജനങ്ങളെ തൗഹീദിലേക്കും നേർമാ ർഗത്തിലേക്കും ക്ഷണിക്കുമ്പോൾ സത്യനിഷേധികൾ അവരെപ്പറ്റി പലതും പ റഞ്ഞുണ്ടാക്കുന്ന കൂട്ടത്തിൽ, അവർ ജാലവിദ്യക്കാരാണ്; അല്ലെങ്കിൽ ഭ്രാന്തന്മാ -രാണ് എന്നു പറയുക പേണ്ടയുള്ള ഒരു പതിവത്രെ. (51:52) നൂഹ് (അ)ന്റെ ജനത അദ്ദേ -ഹത്തെപ്പറ്റി അവൻ ഭ്രാന്തു പിടിച്ചവനാണെന്ന് പറഞ്ഞു. (23:25) മൂസാ (അ)-െ നപ്പറ്റി ഫിർ-ഔനും അങ്ങിനെ പറഞ്ഞു. (26:27) അതുപോലെ, അവിശ്വാസികൾ നബി യോടും പറഞ്ഞു വന്നിരുന്നു. (68:51) ക്വത്താദഃ (റ) പറഞ്ഞതായി ഇബ്നുജരീറും, ഇബ്നുൽ മുൻദിറും(-റ) ഉദ്ധരിക്കുന്നു : സ്വഫാ കുന്നിൽവെച്ച് ഒരു ദിവസം നബി തി രുമേനി , ഓരോ തറവാട്ടുകാരെയും പ്രത്യേകം പ്രത്യേകം വിളിച്ചുവരുത്തി അവ -രോട് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുകയുണ്ടായി. അപ്പോൾ, അവരി ൽ ഒരാൾ പറഞ്ഞു: നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തൻ തന്നെയാണ്; ഇവൻ നേരം പുലരുന്നതുവരെ ഇങ്ങിനെ അട്ടഹസിച്ചു കൊണ്ടിരിക്കുന്നുവല്ലോ. അങ്ങനെ ഈ വചനം വതരിച്ചുവെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. ജനനം മുതൽക്കെ നബി യുമായി ഇടപഴകി പരിചയിച്ചവരാണ് ആ ജനത. അദ്ദേഹത്തിന് ഭ്രാന്തോ ബുദ്ധി ഭ്രമമോ ഇല്ലെന്ന് അവർക്ക് നന്നായി അറി -യാം. ഇപ്പോൾ അവർ ഈ നിലപാട് തുടരുന്ന പക്ഷം അവർക്ക് അല്ലാഹുവിങ്കൽ നിന്ന് വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് അദ്ദേഹം താക്കീതു ചെയ്വാൻ തുടങ്ങിയപ്പോഴേ ക്കും അദ്ദേഹം എങ്ങിനെ ഒരു ഭ്രാന്തനായിത്തീരുന്നു ഇതവർ ചിന്തിക്കുന്നില്ലേ എന്നാണ് അല്ലാഹു ചോദിക്കുന്നത്
7:185

أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ

(185) ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യത്തിലും, അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിലും, അവരുടെ അവധി അടുത്തു കൂടിയിട്ടുണ്ടായിരിക്കാമെന്നുള്ളതിലും അവർ (മനസ്സിരുത്തി)നോക്കുന്നില്ലേ എനി, ഇതിന്ശേഷം (വേറെ) ഏതൊരു വിഷയത്തിലാണ് അവർ വിശ്വസിക്കു(-വാൻപോകു)-ന്നത് (185) അവർ നോക്കുന്നില്ലേ (ആലോചി---ചിന്തി)-ക്കുന്നില്ലേ രാജാധിപത്യത്തിൽ الس ആകാശങ്ങളുടെ و َ الأر ْ ض ِ -ഭൂമിയുടെയും اللها അല്ലാഹു സൃഷ്ടിച്ചതിലും, യാതൊന്നും സൃഷ്ടിച്ചുവോ അതിലും -ഒരു വസ്തുവായിട്ട്, ഏതൊരു വസ്തുവും -ആയേക്കാമെന്നതിലും -ഉണ്ടായിരിക്കുക, ആയിരിക്കുക -അടുത്തു കൂടിയിട്ടുണ്ട് -അവരുടെ അവധി -എനി ഏതൊരു വിഷയത്തിലാണ്, വർത്തമാനംകൊണ്ടാണ് -ഇതിന് (അതിന്)-ശേഷം അവർ വിശ്വസിക്കുന്നു. നബി ഭ്രാന്തൊന്നുമില്ല, ബോധപൂർവ്വം കാര്യം തന്നെയാണ് പറയുന്നത് എന്ന് കഴിഞ്ഞ വചനത്തിൽ സ്ഥാപിച്ചു. എനി, അതല്ലെങ്കിൽ ആകാശഭൂമിക -ളുടെ ഭരണ--- കൈകാര്യ---നിയന്ത്രണ വിഷയങ്ങളെപ്പറ്റി അവരൊന്ന് ചിന്തിച്ചു നോക്കട്ടെ. വേ−, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും അവരൊന്നു ചിന്തി ച്ചു നോക്കട്ടെ. എന്നാലും അവർക്ക് മനസ്സിലാക്കുവാൻ കഴിയും, അല്ലാഹു ഏകനാണ് , അവനല്ലാതെ റബ്ബും ഇലാഹുമില്ല, മരണാനന്തരം ഒരു ജീവിതമുണ്ട് എന്നിങ്ങി നെ ഈ ക്വുർ-ആനും മുഹമ്മദ് യും പറയുന്നത് ശരിയാണെന്ന്. അതുമല്ലെങ്കിൽ അവർ എനി അധി -കകാലമൊന്നും ജീവിക്കുകയില്ല---ഒരു പക്ഷേ, വളരെ അടുത്ത് തന്നെ മ രണപ്പെട്ടേക്കാം--- എന്ന വസ്തുതയും അവർക്കറിയാമല്ലോ. അതിനുമുമ്പായി സത്യാവസ്ഥ ഒന്നു മനസ്സിലാക്കുവാൻ എന്തുകൊണ്ട് അവർ തുനിയുന്നില്ല മുഹമ്മദ് പറയും പോലെയാണ് കാര്യമെങ്കിൽ അവരുടെ കാര്യം വളരെ അപകടത്തിലായിരി ക്കും എന്നെങ്കിലും അവർ ചിന്തിക്കാത്തത് എന്താണ് ? ! തികച്ചും വ്യക്തമായ സത്യയാ--ഥാ ർത്ഥ്യങ്ങളാണ് ഈ ക്വുർ-ആൻ മുഖേന മുഹമ്മദ് പ്രബോധനം ചെയ്യുന്നത്, എന്നിട്ടും അതിൽ വിശ്വസിക്കുവാൻ തയ്യാറല്ലെങ്കിൽ പിന്നെ എനി ഏതാണ് ഇവർക്കു വിശ്വസി -ക്കുവാൻ പറ്റിയതായി വേറെയുള്ളത് എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ താ ൽപര്യം.
7:186

مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

(186) ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് (പിന്നെ) നേർമാർഗം നൽകുന്നവനില്ല. അ(-ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തിൽ (അന്തംവിട്ട്) അലയുന്നവരായി അവൻ വിട്ടുകളയുന്നതുമാണ്. (186) -എതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ ُ َّ اللها -അല്ലാഹു -എന്നാൽ നേർമാർഗത്തിലാക്കുന്ന (വഴി കാട്ടുന്ന)-വനില്ല ُ َ ഹ -അവന് അവരെ അവൻ വിടുകയും ചെയ്യും അവരുടെ അതിരു കവിച്ചലിൽ, ധിക്കാരത്തിൽ -അവർ അലയുന്നതായി, (അന്തംവിട്ട്---അന്ധാളിച്ച്---പരി -ഭ്രമിച്ച്) നടക്കുമാറ് ശാഠ്യത്തിലും മർക്കട മുഷ്ടിയിലും ഉറച്ചു നൽക്കുന്നവരെ അല്ലാഹു സൻമാർഗത്തിലാക്കുകയില്ല. അവൻ സൻമാർഗത്തിലാക്കാത്തവരെല്ലാം വഴിപിഴച്ചവർ തന്നെ. അവർക്ക് നേർവഴി കാട്ടി സൻമാർഗത്തിലേക്ക് നയിക്കുവാൻ ആർക്കും സാധ്യമല്ല. വഴിതെറ്റി മരുഭൂമിയിൽ അലഞ്ഞു നടക്കുന്നവരെപ്പോലെ, ലക്ഷ്യ -ബോധമില്ലാതെ മതിമറന്നും അന്തംവിട്ടും അലഞ്ഞു നടക്കുവാൻ തൽക്കാലം അല്ലാഹു അവരെ വിട്ടേക്കും, അവസാനം പിടിച്ചു ശിക്ഷിക്കുകയും ചെയ്യും.
7:187

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

(187) (നബിയേ,) അന്ത്യസമയത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു ; അതിന്റെ സ്ഥാപനം ധ അതു സംഭവിക്കൽ പ ഏത് സമയത്താണെന്ന്. നീ പറയുക; നിശ്ചയമായും അതിന്റെ അറിവ് എന്റെ റബ്ബിന്റെ പക്കൽ മാത്രമാണ്. അതിന്റെ സമയത്ത് അവനല്ലാതെ (ആരും) അതിനെ വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും, ഭൂമിയിലും അത് (വളരെ) ഭാരിച്ചതായിരിക്കുന്നതാണ്. പെട്ടന്നല്ലാതെ അത് നിങ്ങൾക്ക് വരുകയില്ല. (നബിയേ) നീ അതിനെക്കുറിച്ച് കിണഞ്ഞന്വേഷിച്ച(-റിഞ്ഞ)-വനാണെന്നവിധം അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക; നിശ്ചമായും അതിന്റെ അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു, എങ്കിലും മനുഷ്യരിൽ അധികമാളുകളും അറിയുന്നില്ല. (187) -അവർ നിന്നോട് ചോദിക്കുന്നു الس -അന്ത്യസമയത്തെപ്പറ്റി أ َ ي َّ ان َ ഏതു സമയത്താണ്, എന്നേരമാണ് -അതിന്റെ സ്ഥാപനം (സംഭവിക്കൽ), നങ്കൂരമിടൽ ق ُ ل ْ -നീ പറയുക -നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച)-അറിവ് എന്റെ റബ്ബിന്റെ അടുക്കൽ (മാത്ര)-മാകുന്നു -അതിനെ വെളിപ്പെടുത്തുകയില്ല -അതിന്റെ സമയത്തേക്ക് (സമയത്ത്) -അവനല്ലാതെ -അത് ഭാരിച്ചതാണ്, ഭാരമായിരിക്കുന്നു الس -ആകാശങ്ങളിൽ و َ الأر ْ ض ِ ഭൂമിയിലും അത് നിങ്ങൾക്ക് വരുകയില്ല -പെട്ടെന്നല്ലാതെ നിന്നോടവർ ചോദിക്കുന്നു -നീ ആണെന്നപോലെ, ആകുന്നുവെന്നോണം -കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന)-വൻ ْ َ ا ع َ -അതിനെപ്പറ്റി ق ُ ل ْ -നീ പറയുക നിശ്ചയമായും അതിന്റെ അറിവ് اللها -അല്ലാഹുവിങ്കൽ (മാത്രം)-ആകുന്നു എങ്കിലും, എന്നാൽ, പക്ഷേ الن -മനുഷ്യരിൽ അധികവും അറിയുന്നില്ല, അറിയുകയില്ല. ساع َ ة (-സാ-അത്ത്) എന്നാൽ അൽപം സമയം എന്നത്രെ ഭാഷാർത്ഥം. നാഴിക, വിനാഴിക, മണിക്കൂർ (ഒരു ദിവസത്തിന്റെ ഇരുപത്തിനാലിൽ ഒരംശം) എന്നീ അർത്ഥങ്ങളിൽ അത് ഉപയോഗിച്ചു വരുന്നു. لا (-അൽ) എന്ന അവ്യയം കൂടി ചേർത്ത് الس َّ اع َ ة എന്ന് പറയുമ്പോൾ അത് ഒരു പ്രത്യേക സമയത്തെ കുറിക്കുന്നു. ദിവസമാകുന്ന അന്ത്യസമയത്തെ ഉദ്ദേശിച്ചാണ് ക്വുർ-ആനിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. നാൽപത് സ്ഥലത്ത് ക്വുർ-ആനിൽ അത് വന്നിട്ടുണ്ട്. അവിടെയെല്ലാം ഈ അർത്ഥത്തിലാണ് അതുള്ളത്. രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെ ന്നും, ഒന്നാമത്തെ ഊത്തോടുകൂടി ലോകാവസാനവും ജീവികളുടെ നാശവും സംഭവിക്കുകയും, രണ്ടാമത്തെ ഊത്തോടുകൂടി പുനർജീവിതവും വിചാരണ മുതലായ അനന്തര സംഭവങ്ങളും ഉണ്ടാകുകയും ചെയ്യുമെന്നും ക്വുർ-ആനിൽ നിന്നും നബി വ ചനങ്ങളിൽ നിന്നും അറിയപ്പെട്ടതാണ്. ഇതെല്ലാം ഉൾക്കൊള്ളുന്ന വാക്കുകളാണ് "ക്വിയാമത്തുനാളും', "അന്ത്യനാളും'( يوم الق ِ يمة واليوم الآخر ) ക്വിയാമത്ത് നാളിന്റെ ആദ്യഘട്ടത്തെ---അഥവാ ലോകനാശം സംഭവിക്കുന്ന സമയത്തെ---ഉദ്ദേശിച്ചാണ് الس َّ اع َ ة എന്ന വാക്ക് അധികം പറയപ്പെടാറുള്ളത്. ഒരു മിടിയിടകൊണ്ട് എല്ലാം കഴിഞ്ഞുപോകുമാറ് അത്ര -പെട്ടെന്നായിരിക്കും അത സംഭവിക്കുക. അതുകൊണ്ടായിരിക്കാം അതിന് ഈ വാക്ക് ഉപയോഗിക്കുന്നത്. അല്ലാഹുവിനറിയാം. അന്ത്യസമയം, അന്ത്യഘട്ടം എന്നൊക്കെ അതു ഭാഷാന്തരം ചെയ്യപ്പെട്ടുവരുന്നു. ح َ ف ِ ي (-ഹഫിയ്യ്) എന്നത് ഏതെങ്കിലും വിഷയത്തിലുള്ള താൽപര്യം നിമിത്തം അതിനെപ്പറ്റി കിണഞ്ഞു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നവൻ ന്ന അർത്ഥത്തിലും, കൃപയും സ്നേഹവുമുള്ള മാന്യൻ - അല്ലെങ്കിൽ സ്നേഹിതൻ---എന്ന അർത്ഥത്തിലും വരാവുന്ന വാക്കാകുന്നു. രണ്ടു പ്രകാരത്തിലും ഇവിടെ അർ ത്ഥം കൽപിക്കപ്പെട്ടിട്ടുമുണ്ട്. ആദ്യത്തെ അർത്ഥപ്രകാരം -എന്നു പറഞ്ഞതിന്റെ സാരം ഇങ്ങിനെയായിരിക്കും : ആ സമയത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നത് കണ്ടാൽ നീ അതിനെപ്പറ്റി വേണ്ടത്ര അന്വേഷിച്ചറിഞ്ഞുവെച്ച ആളാണെന്ന് രണ്ടാമത്തെ അർത്ഥപ്രകാരം, ആ സമയത്തെപ്പറ്റി അവർ നിന്നോട് ചോദി -ക്കുന്നത് കണ്ടാൽ നീ അവരുടെ ഒരു ഉറ്റ സ്നേഹിതനാണെന്ന് തോന്നിപ്പോകും---അഥവാ അതുകൊണ്ട് നീ അവർക്കത് പറഞ്ഞുകൊടുക്കാതിരിക്കുകയില്ല---എന്നായിരിക്കും സാരം. അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിക്കുന്ന തൗഹീദിലും, പരലോക ജീവിതത്തോടു ബന്ധപ്പെട്ട അന്ത്യനാളിലുമാണല്ലോ അവിശ്വാസികൾക്ക് റ്റവുമധികം നിഷേധമുള്ളത്. അതുകൊണ്ട് അങ്ങനെ ഒരു തെപ്പോഴാണ് സംഭവിക്കുക എന്ന് പരിഹാസ രൂപത്തിലും, നിഷേധരൂപ--ത്തിലും നബി യോട് അവർ ചോദിച്ചുകൊണ്ടിരിക്കും. ഇതിനുള്ള മറുപടിയാണ് ഈ വച -നത്തിൽ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ഈ ചോദ്യവും മറുപടിയും ക്വുർ-ആനി ൽ ഒന്നിലധികം സ്ഥലത്ത് കാണാവുന്നതാകുന്നു. എല്ലാ സ്ഥലത്തും പറഞ്ഞ മറുപടിയുടെ ചുരുക്കം ഇതാണ്: അതെപ്പോഴാണെന്ന് അല്ലാഹുവിനുമാത്രമെ അറിയുകയുള്ളൂ. മറ്റാർക്കും അറിയുകയില്ല. ആർക്കും അവൻ അറിയിച്ചുകൊടുക്കുകയുമില്ല. അവനു മാത്രം അറിയാവുന്ന ഒരു പരമ രഹസ്യമാണത്. ഈ ആശയം വളരെ വ്യക്തവും ആവർത്തിച്ചും പറയപ്പെട്ടിട്ടുണ്ട് താനും. അപ്പോൾ ഭൂലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞൻമാരും, ഗണിതക്കാരും, വേദാന്തികളും---എന്നു വേ−, എല്ലാ തരം ആളുകളും -ഒത്തു ചേർന്നുകൊണ്ട് ലോകാവസാന സംഭവം ഇന്ന കാലത്ത് നടക്കുമെന്ന് പ്രവചിച്ചാലും അല്ലാഹുവിന്റെ ഈ മറുപടിയെപ്പറ്റി അറിയാവുന്ന ഒരു സത്യവിശ്വാസിക്ക് അത് തനി വിഡ്ഢിത്തമായിട്ടല്ലാതെ കണക്കാക്കുവാൻ സാധിക്കുകയില്ല. ചില ജ്യോൽസ്യൻ മാർ ചേർന്ന് ലോകാവസാനം ഇന്ന കാലത്ത് സംഭവിക്കുമെന്ന് പ്രവചിക്കുകയും, അത്േ കട്ട് പാശ്ചാത്യരും പൗരസ്ത്യരുമടക്കം എത്രയോ ജനങ്ങൾ ഭയവിഹ്വലരായിക്കൊണ്ട് അത് കാത്തിരിക്കുകയും അവസാനം അതൊരു ദുഃസ്വപ്നമായി കലാശിക്കുകയും ചെയ്തിട്ടുള്ളത് ഒന്നിലധികം പ്രാവശ്യം നാമൊക്കെ കണ്ടു കഴിഞ്ഞതാണ്. ആ കാത്തിരിപ്പിൽ കുറേ മുസ്ലിം സാമാന്യ ജനങ്ങളും അകപ്പെടാതിരുന്നിട്ടില്ല. അറിവില്ലായ്മയോ, വിശ്വാസക്കുറവോ മാത്രമാണതിന് കാരണമെന്ന് തീർച്ചതന്നെ. ക്വുർ-ആ -നിൽ വിശ്വസിക്കുകയും, അതിലെ പ്രാഥമിക പാഠങ്ങൾ ഗ്രഹിക്കുകയും ചെയ്തിട്ടുള്ള രാളും അത്തരം പ്രവചനങ്ങൾക്ക് ചെവി കൊടുക്കുകയില്ല താനും. അന്ത്യസമയം എപ്പോഴാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. എന്നാൽ, അതിന് അവൻ ഒരു നിശ്ചിത സമയം നിശ്ചയിച്ചുവെച്ചിട്ടുണ്ട്; ആ സമയം വരുമ്പോഴായിരിക്കും അതു സംഭവിക്കുക ; അതു വെളിപ്പെടു -ത്തുന്നതിൽ മറ്റാർക്കും ഒരു പങ്കും ഉണ്ടായിരിക്കുകയില്ല എന്നൊക്കെ (-അതിന്റെ സമയത്ത് അവനല്ലാതെ അതിനെ വെളിപ്പെടുത്തുകയില്ല) എന്ന വാക്യത്തിൽ നിന്നും മനസ്സിലാക്കാം. അന്നത്തെ ദിവസം സകല ജീവികളും നാശമടയും, ആകാശഭൂ -മികളുടെ നിലയെല്ലാം താറുമാറായിപ്പോകും, സൂര്യചന്ദ്ര നക്ഷത്രങ്ങളെല്ലാം സ്ഥാനം തെറ്റി ഉതിർന്നു പോകും എന്നിങ്ങിനെ അതിഭയങ്കരങ്ങളായ അനേകം സംഭവവികാ -സങ്ങൾ ഉണ്ടായിത്തീരുമെന്ന് പല സ്ഥലങ്ങളിലും - താഴെ സൂറത്തുകളിൽ വിശേഷിച്ചും - അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. സൂറത്തുൽ ഹജ്ജിന്റെ ആദ്യ വചനത്തിൽ ല്ലാഹു പറയുന്നു : "നിശ്ചയമായും അന്ത്യസമയത്തിന്റെ പ്രകമ്പനം വമ്പിച്ച ഒരു കാര്യമാണ്. അത് നിങ്ങൾ കാണുന്ന ദിവസം, മുലകൊടുക്കുന്ന സ്ത്രീകളെല്ലാം അവർ മുലകൊടുക്കുന്നവരെപ്പറ്റി ശ്രദ്ധവിട്ടുപോകും; ഗർഭിണികളെല്ലാം അവ -രുടെ ഗർഭം പ്രസവിച്ചു പോകും: മനുഷ്യരെ മത്തുപിടിച്ചവരായും നിനക്കു കാണാം'. و َ الأر ْ ض ِ الس (-ആകാശങ്ങളിലും ഭൂമിയിലും അത് വളരെ ഭാരിച്ചതാണ്) എന്നു പറഞ്ഞത് അതൊക്കെയാണ് സൂചിപ്പിക്കുന്നത്. യാതൊരു മുന്നറിയിപ്പും ത തികച്ചും യാദൃശ്ചികമായിട്ടായിരിക്കാം അത് സംഭവിക്കുകയെന്നും അല്ലാഹു അറിയിച്ചു തരുന്നു. (-പെട്ടെന്നല്ലാതെ അത് നിങ്ങൾക്ക് വരുകയില്ല) എന്നാണ് ഇവിടെ അല്ലാഹു പറഞ്ഞ വാക്ക്. മറ്റൊരു സ്ഥലത്ത് പറയുന്നത് ഇങ്ങിനെയാണ്: (-സാരം: അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നത്പോലെയല്ലാതെ ഇല്ല. അല്ലെങ്കിൽ അത് കൂടുതൽ അടു പ്പം---വേഗത---യുള്ളതാകുന്നു (നഹ്ൽ 77)-അന്ത്യസമയം നിലവിൽ വരുമ്പോൾ, കൊള്ള ക്കൊടുക്കൽ നടത്തുന്ന രണ്ടാളുകൾ അവർക്കിടയിൽ നിവർത്തിപ്പിടിച്ച വസ്ത്രം മടക്കുവാൻ അവർക്ക് കഴിയുകയില്ല. വെള്ളത്തൊട്ടി ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്ന -വന് അതിൽ നിന്ന് വെള്ളം കുടിക്കുവാൻ കഴിയുകയില്ല. പാൽ കറക്കുന്നവന് അത് കുടി -ക്കുവാൻ കഴിയുകയില്ല. ഭക്ഷണം വായിലേക്ക് പൊക്കിയവന് അതു തിന്നുവാൻ കഴിയുകയില്ല. എന്നൊക്കെ നബി തിരുമേനിയും അരുളിച്ചെയ്തിരിക്കുന്നു (ബു.-മു) നബി തിരുമേനിയടക്കമുള്ള പ്രവാചകൻമാർക്കോ, ജിബ്രീൽ (അ) അടക്കമുള്ള മലക്കുകൾക്കോ ആർക്കും തന്നെ അന്ത്യസമയം എപ്പോഴായിരിക്കും എന്നറിയുകയില്ലെന്നുള്ളതിൽ സംശയമില്ല. അതുകൊണ്ടാണ് സ്വഹാബിക ൾക്ക് മതകാര്യങ്ങൾ ചോദിച്ചറിയുന്നത് പഠിക്കുവാൻ വേണ്ടി മനുഷ്യ രൂപത്തിൽ ജിബ്രീൽ (അ) വന്നു നടത്തിയ ചോദ്യോത്തരങ്ങളിൽ, അന്ത്യസമയം എപ്പോഴാണെന്ന് ജിബ്രീൽ (അ) ചോദിച്ചപ്പോൾ ا باعلم من السائلേماالمسؤل ع (-ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനെക്കാൾ അതിനെപ്പറ്റി അറിയുന്നവനല്ല)-എന്ന് നബി ഉത്തരം പറഞ്ഞത് (മു) എന്നിരി -ക്കെ, ലോകാവസാനം ഇന്നപ്പോഴായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ചില ഗ്രന്ഥങ്ങളിൽ കാണുന്ന രിവായത്തുകൾ സ്വീകാര്യങ്ങളല്ലെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ അതിന് മുമ്പായി ചില അടയാളങ്ങൾ ചില അടയാളങ്ങൾ ക്വുർ-ആനിൽ നിന്നും ഹദീഥുകളിൽ നിന്നുമായി മനസ്സിലാക്കാവുന്നതുമാകുന്നു. സൂഃ മുഹമ്മദിൽ അന്ത്യസമയം അവർക്ക്---അവി -ശ്വാസികൾക്ക് -പെട്ടെന്ന് വന്നെത്തുന്നതല്ലാതെ അവർ നോക്കിക്കാത്തുകൊണ്ടിരിക്കുന്നുവോ?! എന്ന് ചോദിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (-എന്നാൽ അതിന്റെ അടയാളങ്ങൾ വന്നു കഴിഞ്ഞു (മുഹമ്മദ് : 18) ഈ അടയാളത്തിൽ പ്രധാനെ പ്പട്ട ഒന്നാണ് നബി യുടെ വെളിപാട്. നബി തിരുമേനി ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചുകൊണ്ട് بعثت اناوالساعة كهاتين (-ഞാനും അന്ത്യസമയവും ഈ രണ്ടും പോലെ - അടുത്തതായി - നിയോഗിക്കപ്പെട്ടിരിക്കുന്നു.) എന്നു പറഞ്ഞിരിക്കുന്നു (ബു.-മു) കുഴപ്പങ്ങളുടെയും കലഹങ്ങളുടെയും ആധിക്യം, വ്യഭിചാര -ത്തിന്റെയും സദാചാര വിരുദ്ധമായ പ്രസ്ഥാനങ്ങളുടെയും മറ്റും പ്രചാരം, ധാർമികാരാജകത്വം, കള്ളവാദികളുടെ വെളിപാട്, ദൈവനിഷേധത്തിന്റെയും ശിർക്കിന്റെ യും വളർച്ച, സ്ത്രീകളുടെ പെരുപ്പം, സ്ത്രീകൾ പുരുഷവേഷം അണിയൽ എന്നിങ്ങനെ പലതും കാലാവസാനത്തിന്റെ അടയാളങ്ങളായി ബലവത്തായ ഹദീഥുകളിൽ വന്നിരിക്കുന്നു. പ്രസ്തുത ഹദീഥുകളുടെ യഥാർത്ഥോദ്ദേശ്യം മനസ്സിലാക്കാത്ത ചില സാമാന്യ ബുദ്ധികൾ ധരിക്കാറുള്ളതും വക്രതാൽപര്യക്കാരായ ചില ദുർബുദ്ധികൾ ദുർവ്യാഖ്യാനം ചെയ്യാറുള്ളതും പോലെ, അന്ത്യസമയത്തെക്കുറിച്ച് നബി ക്കു വല്ല മുന്നറിവും ഉെണ്ടന്നല്ല അവയുടെ അർത്ഥം. കാലാവസാനത്തിന് മുമ്പ് ഇങ്ങിനെ ചിലതെല്ലാം സംഭവിച്ചേക്കുമെന്നും അത് അടുത്തടുത്തുവന്നുകൊണ്ടിരിക്കുന്നുവെന്നും, കാണിക്കുന്ന ചില ലക്ഷണങ്ങളാണ് അവയെന്നുമത്രെ താൽപര്യം. അല്ലാഹുവിൽ നിന്ന് അറി വ് ലഭിക്കാതെ നബി മറഞ്ഞ കാര്യങ്ങളൊന്നും പറയുകയില്ല തന്നെ.
7:188

قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ

(188) (നബിയേ) പറയുക : എന്റെ സ്വന്തത്തിന് (തന്നെ) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ഞാൻ അധീനമാക്കുന്നില്ല ധ എനിക്കതിന് കഴിവില്ല പ അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഞാൻ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കിൽ, ഞാൻ ഗുണത്തിൽ നിന്നു (ധാരാളം) വർദ്ധിപ്പിച്ചു വെക്കുക തന്നെ ചെയ്യുമായിരുന്നു. തിന്മ എന്നെ സ്പർശിക്കുകയുമില്ലായിരുന്നു. ഞാൻ വിശ്വസിക്കുന്ന ജനങ്ങൾക്ക് ഒരു താക്കീതുകാരനും, സന്തോഷമ- റിയിക്കുന്നവനുമല്ലാതെ (മറ്റാരും) അല്ല. (188) ق ُ ل ْ -നീ പറയുക -ഞാൻ ഉടമ (സ്വാധീന)-പ്പെടുത്തുന്നില്ല (എനിക്കുകഴിയുകയില്ല) -എന്റെ സ്വന്തത്തിന്, എനിക്കുതന്നെ ഒരു ഉപകാരത്തെയും -ഉപദ്രവത്തെയുമില്ല -ഉദ്ദേശിച്ചതല്ലാതെ ُ َّ اللها -അല്ലാഹു ഞാനായിരുന്നെങ്കിൽ ഞാൻ അറിയും -അദൃശ്യത്തെ, മറഞ്ഞ കാര്യം لاس ഞാൻ പെരുപ്പി(-അധികരിപ്പി---വർദ്ധിപ്പി)-ക്കുക തന്നെ ചെയ്യുമായിരുന്നു ഗുണത്തിൽ (നല്ലതിൽ) നിന്ന് -എന്നെ സ്പർശിക്കുക(-തൊടുക--- ബാധിക്കുക)-യുമില്ല الس ُّ وء ُ തിന്മ, ദോഷം ഞാനല്ല -ഒരു താക്കീതു (മുന്നറിയിപ്പ്)-കാരൻ അല്ലാതെ ഒരു സന്തോഷമറിയിക്കുന്നവനും വിശ്വസിക്കുന്ന ജനങ്ങൾക്ക്. അന്ത്യസമയം എപ്പോൾ സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ എന്നു പ്രഖ്യാപിക്കുവാൻ കഴിഞ്ഞ വചനം മുഖേന നബി യോട് അല്ലാഹു കൽപിച്ചു. ഈ വചനത്തിൽ, അതുപോലെയുള്ള പല കാര്യങ്ങളും ഉൾപ്പെടുന്ന ഒരു പൊതു ത ത്വം ജനങ്ങളോട് പ്രഖ്യാപിക്കുവാൻ കൽപിക്കുന്നു. അദൃശ്യമായ---അഥ വാ മനുഷ്യന്റെ ഗ്രഹണേന്ദ്രിയങ്ങൾക്കതീതമായ---കാര്യങ്ങളൊന്നും എനിക്കറിഞ്ഞുകൂടാ, എന്റെ സ്വന്തം ദേഹത്തിന് പോലും വല്ല ഗുണമോ ദോഷമോ ചെയ്വാൻ എനിക്ക് സ്വന്തം നി ലക്ക് കഴിവില്ല. അല്ലാഹു വല്ലതും അറിയിച്ചു തന്നാൽ അതറിയും, ഏതെങ്കിലും ഗുണമോ, ദോഷമോ എനിക്കുണ്ടാകണമെന്ന് അവൻ ഉദ്ദേശിച്ചാൽ അതുണ്ടാകുകയും ചെ യ്യും. അതിനപ്പുറം ഒരു കഴിവും എനിക്കില്ല. അദൃശ്യങ്ങളെപ്പറ്റി എനിക്കറിയാമാ -യിരുന്നുവെങ്കിൽ എനിക്ക് എത്രയോ നന്മകൾ നേടിവെക്കാമായിരുന്നു. തിന്മകളായി ഒന്നും തന്നെ എന്നെ ബാധിക്കുകയും ചെയ്യുമായിരുന്നില്ല. മനുഷ്യാതീതമായ കഴിവു -കളൊന്നും എനിക്കില്ല. പക്ഷേ, ഞാൻ അല്ലാഹു നിയോഗിച്ചയച്ച അവന്റെ റസൂലാണ്, സജ്ജനങ്ങൾക്ക് പുണ്യഫലങ്ങളെക്കുറിച്ച് സന്തോഷവാർത്തയും, ദുർജ്ജനങ്ങൾക്ക് ശിക്ഷകളെക്കുറിച്ച് താക്കീതും നൽകലാണ് എന്റെ ചുമതല. സത്യവിശ്വാസം സ്വീകരിക്കുവാൻ ത യ്യാറുള്ളവർക്കേ അതു പ്രയോജനപ്പെടുകയുള്ളൂ. എന്നൊക്കെയാണ് ഈ പ്രഖ്യാപ -നത്തിന്റെ സാരം. അന്ത്യ പ്രവാചകനും, പ്രവാചക ശ്രേഷ്ഠനുമായ നബി തിരുമേനി -യുടെ അവസ്ഥ തന്നെ ഇതാണെങ്കിൽ മറ്റേതെങ്കിലും ഒരു മഹാത്മാവിനോ, പുണ്യവാളനോ മറഞ്ഞകാര്യം അറിയും---അല്ലെങ്കിൽ മനുഷ്യാതീതമായ വല്ല കാര്യവും ചെയ്യുവാൻ കഴിയും---എന്ന് ഊഹിക്കുവാൻ സാധ്യമാണോ ? ആലോചിച്ചു ! മുമ്പ് മരണപ്പെട്ടവരോ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ ആയ ചില വ്യക്തികൾക്ക്---അവർ എത്രതന്നെ ഉന്നതൻമാരായിരുന്നാലും - അങ്ങിനെയുള്ള കഴിവുകൾ വല്ല തും വിശ്വസിക്കുന്ന പാമരൻമാരെപ്പറ്റി അവർക്ക് അറിഞ്ഞു കൂ ടായ്മയാണെന്ന് സമാധാനി--ക്കാം. അത്തരം അന്ധവിശ്വാസങ്ങളെയും അജ്ഞതകളെയും ഊട്ടിയുറപ്പിച്ചു നിലനിറുത്തുന്ന പണ്ഡിതന്മാരെപ്പറ്റി എന്താണ് വിധി കൽപിക്കേണ്ടതെന്ന് നിഷ്പക്ഷ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ ! അദൃശ്യജ്ഞാനം ഉള്ളവർക്ക് ഇന്നകാര്യം ഇന്നപ്പോൾ ഇന്നതുപോലെ സംഭ -വി- ക്കുമെന്നറിയാവുന്നത് കൊണ്ട് ഇന്നിന്ന പ്രകാരമുള്ള നടപടികൾ മുൻകൂട്ടി അല്ലെങ്കിൽ സ്വീകരിച്ചു കൂടാ എന്നും നേരത്തെത്തന്നെ അറിയുമല്ലോ. അങ്ങിനെ, ഇടപാടുകൾ ലാഭകരമായിരിക്കുവാനും , യുദ്ധത്തിലും, വ് യവഹാരത്തിലും വിജയം മാത്രം വരിക്കുവാനും, കാ ര്യങ്ങളത്രയും പ്രയാസം കൂടാതെ സാധിക്കുവാനും അവർക്ക് കഴിയുന്നതാണ്. പായങ്ങളും ബുദ്ധിമുട്ടുകളും നേരിടാതെ മുൻ കരുതലെടുക്കുവാനും കഴിയും. എനിക്ക് അതിനൊന്നും കഴിയുന്നില്ലല്ലോ എന്നത്രെ (-ഞാൻ അദൃശ്യകാര്യം തുടങ്ങിയ വാക്യത്തിന്റെ താൽപര്യം. വിഭാഗം - 24
7:189–190

۞هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ

فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ

(189) അവനത്രെ, ഒരേ വ്യക്തിയിൽ (ആളിൽ) നിന്നും നിങ്ങളെ സൃഷ്ടിച്ചവൻ, അതിൽ നിന്ന് (തന്നെ) അതിന്റെ ഇണയെ (ഭാര്യയെ) യും അവൻ ഉണ്ടാക്കി---അവൻ അവളുടെ അടുക്കൽ (ചെന്ന്) സമാധാനിക്കുവാൻ വേണ്ടി. അങ്ങനെ, അവൻ (പുരുഷൻ) അവളിൽ (സ്ത്രീയിൽ) പ്രവേശന മുണ്ടായപ്പോൾ അവൾ ഒരു ലഘുവായ ഗർഭം ധരിച്ചു: എന്നിട്ട് അതുമായി അവൾ നടക്കുകയായി അങ്ങനെ അവൾക്ക് (ഗർഭ)-ഭാരം കൂടി വന്നപ്പോൾ, അവർ രണ്ടാളും തങ്ങളുടെ റബ്ബായ അല്ലാഹുവിനെ വിളിച്ചു (പ്രാർത്ഥിച്ചു) . "നീ ഞങ്ങൾക്ക് ഒരു നല്ലവനെ ധ നല്ലതായ കുട്ടിയെ പ നൽകുന്ന പക്ഷം നിശ്ചയമായും ഞങ്ങൾ നന്ദി കാണിക്കുന്നവരിൽ പെട്ടവരായിരിക്കുന്നതാണ്.' (190) എന്നിട്ട്, അവൻ (റബ്ബ്) അവർക്ക് രണ്ടാൾക്കും ധ പുരുഷനും അവന്റെ ഇണക്കും പ ഒരു നല്ലവനെ (നല്ലകുട്ടിയെ) നൽകിയപ്പോൾ തങ്ങൾക്ക് അവൻ നൽകിയതിൽ, അവനു ചില പങ്കാളികളെ അവർ ഉണ്ടാക്കി-(ത്തീർത്തു.) എന്നാൽ അവർ (മനുഷ്യർ) പങ്കുചേർത്തു വരുന്നതിൽ നിന്നും അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു. (189) -അവനത്രെ നിങ്ങളെ സൃഷ്ടിച്ചവൻ -ഒരു ആത്മാവിൽ (ആളിൽ---വ്യക്തിയിൽ---ദേഹത്തിൽ)-നിന്ന് -ഒരേ,.-ഏക -അതിൽ നിന്ന് ആക്കുക(-ഉണ്ടാക്കുക)യും ചെയ്തു അതിന്റെ ഇണ (ഭാര്യ)യെ അവൻ സമാധാനിക്കു(-ഇണങ്ങു)-വാൻ വേണ്ടി അവളിലേക്ക്, അവളുടെ അടുക്കൽ (ചെന്ന്) -അങ്ങനെ അവൻ അവളിൽ പ്രവേശനമുണ്ടായപ്പോൾ അവൾ വഹിച്ചു (ധരിച്ചു) َ ْ لا  -ഒരു വഹിക്കൽ (ഗർഭം) -ലഘുവായ, നേരിയ എന്നിട്ടവൾ നടന്നു ب ِ ه ِ അതുംകൊണ്ട്, അതുമായി -അങ്ങനെ അവൾ (ഗർഭം മൂലം) ഭാരപ്പെട്ട (ഭാരംകൂടിയ)-പ്പോൾ അവർ രണ്ടാളും വിളിച്ചു പ്രാർത്ഥിച്ചു َ َّ اللها അവരുടെ റബ്ബായ അല്ലാഹുവിനെ ഞങ്ങൾക്ക് നൽകിയെങ്കിൽ -ഒരു നല്ലവെന (നല്ലകുട്ടിയെ) -നിശ്ചയമായും ഞങ്ങൾ ആയിത്തീരും الش നന്ദി കാണിക്കുന്നവരിൽ പെട്ട (വർ) (190) അങ്ങനെ (എന്നിട്ട്) അവൻ അവർക്ക് നൽകിയപ്പോൾ ഒരു നല്ലവനെ -അവർ (രണ്ടാളും) അവന് ആക്കി, ഉണ്ടാക്കി -ചില പങ്കാളികളെ, പങ്കുകാരെ അവൻ അവർക്ക് നൽകിയതിൽ എന്നാൽ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി)-രിക്കുന്നു. ُ َّ اللها അല്ലാഹു -അവർ പങ്കുചേർക്കുന്നതിൽ നിന്ന് ഒരേ ആളിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചുവെന്നും, ആ ആളിൽ നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി എന്നും പറഞ്ഞത്, മനുഷ്യപിതാവായ ആദം (അ) നയും, അദ്ദേഹത്തിന്റെ ഇണയായ ഹവ്വാ-ഉ് (അ) നെയും കുറിച്ചാണെന്ന് സൂഃ നി സാ-ഇലെ ഒന്നാമത്തെ വചനത്തിന്റെ വ്യാഖ്യാനത്തിൽ മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട് ഒരേ ആളിൽ നിന്നും എന്നു നാം അർത്ഥം കൽപിച്ച -എന്ന വാക്കിന് ഒരേ വർഗത്തിൽ നിന്ന് ( س واحدനمن ج ) എന്നും ചിലർ അർത്ഥം പല കാരണങ്ങളാൽ ആ അർത്ഥം അതിന് കൽപിക്കുവാൻ മാർഗമില്ലെന്നും നാം അവിടെ കാര്യകാരണ സഹിതം വിവരിച്ചിരിക്കുന്നു. ആ ഒരേ ആളിൽ നിന്നും തന്നെ അതിന്റെ ഇണയെയും ഉണ്ടാക്കി എന്ന് പറഞ്ഞതിന്റെ താൽപര്യവും അവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് വീണ്ടും അതൊന്നും ആവർത്തിക്കേണ്ടതായിട്ടില്ല. ن َ ف ْ س എന്ന വാക്കിന് വ്യക്തി, ആൾ, സ്വന്തം, ആത്മാവ്, ദേഹം എന്നിങ്ങിനെയുള്ള ഏത് അർത്ഥം കൽപിച്ചാലും - അല്ലെങ്കിൽ ചിലർ പറയുന്നത്േ പാലെ വർഗം എന്ന് അർത്ഥം കൽപിച്ചാലും - ശരി, അതിൽ നിന്ന് അതിന്റെ ഇണയാകു ന്ന പെണ്ണിനെ സൃഷ്ടിച്ചത് അവന് അവളുമായി ഇണക്കവും സ്നേഹവും ഉണ്ടാകുവാനും അവളെ സമീപിക്കുന്നതിൽ അവന് മനസ്സമാധാനം ഉണ്ടായിത്തീരുവാനും വേണ്ടിയാണ് എന്ന- 0 (-അവൻ അവളുടെ അടുക്കൽ സമാധാനമടയുവാൻ വേണ്ടി) എന്ന വാക്കിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സൂഃറൂമിൽ അല്ലാഹു പറയു ന്നു (അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ അവൻ ഉണ്ടാക്കിത്തന്നതും---നിങ്ങൾ അവരുടെ അടുക്കൽ സമാധാനമടയുവാൻ വേണ്ടി. നിങ്ങൾക്കിടയിൽ അവൻ സ്നേഹ ബന്ധവും, കാരുണ്യവും ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (30:21) അല്ലാഹു ചെയ്ത വമ്പിച്ച ഒരു അനുഗ്രഹമത്രെ ഇത്. ഭാര്യാഭർത്താക്കൾ തമ്മിലുള്ള ഈ ഇണക്കവും സ്നേഹബന്ധവും ഇല്ലായിരുന്നുവെങ്കിൽ, പല നിലക്കും അത് മനുഷ്യവർഗത്തിന്റെ അഭിവൃദ്ധിക്കും വളർ ച്ചക്കും വളരെ ഹാനികരമാകുമായിരുന്നു. തുടർന്ന് പറഞ്ഞ വാക്യങ്ങളുടെ സാരം ഇങ്ങിനെ വിവരിക്കാം: അങ്ങനെ പുരുഷനും അവന്റെ ഇണയും തമ്മിലുള്ള ഇണക്കവും സ്നേഹബന്ധവും കാരണമായി അവൻ അവളിൽ പ്രവേശിച്ചു. ആ സമ്പർക്കത്തെത്തു -ടർന്ന് സ്ത്രീ ഗർഭം ധരിച്ചു. ആദ്യം അത് ലഘുവായ തോതിലായിരുന്നു അനുഭവപ്പെട്ടത്. ഗർഭത്തിന്റെ അടയാളം പ്രത്യക്ഷത്തിൽ കാണുകയോ, ശാരീരികമായി പറയത്തക്ക വല്ലമാറ്റവും അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. ക്രമേണ അത് പ്രത്യക്ഷത്തിൽ തന്നെ കാണാറാവുകയും, ശരീര സ്ഥിതിയിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഗർഭധാരണത്തെക്കുറിച്ചും മറ്റും മുമ്പ് പരിചയം സിദ്ധിച്ചിട്ടില്ലാത്തവരാണല്ലോ അവർ രണ്ടാളും. സന്താനത്തെക്കുറിച്ചുള്ള ഒരു പിടിപാടും അവർക്ക് മുമ്പ് ഉണ്ടായിട്ടില്ല. ജനിക്കുവാൻ പോകുന്ന കുട്ടി എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നും അറിഞ്ഞുകൂടാ. തങ്ങൾക്ക് ഉണ്ടാവാൻ പോകുന്ന സന്താനം ആകൃതിയിലും പ്രകൃ -തിയിലുമൊക്കെ നന്നായിരിക്കുവാൻ അവർ ആഗ്രഹിച്ചു. അതിനായി അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. അതിന് അനുഗ്രഹിക്കുന്ന പക്ഷം തങ്ങൾ നന്ദിയുള്ളവരായിരിക്കുമെന്ന്കൂടി പ്രാർത്ഥനയിൽ വ്യക്തമാക്കി. മനുഷ്യവർഗത്തിലെ ഒന്നാമത്തെ ഇണകളും മാതാപിതാക്കളുമായ ആ രണ്ടു വ്യക്തികളുടെ--ആദം, ഹവ്വ (അ) എന്നിവരുടെ - സ്ഥിതി അതായി -രുന്നു, അതെ അവർക്ക് സന്താനം ഉണ്ടായപ്പോൾ, അവർ അതിന്റെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുകയും സന്താനം ലഭിച്ചതിന്റെ പേരിൽ അവനോട് നന്ദിയുള്ളവരാകുകയും ചെയ്തു. എന്നാൽ പിന്നീട് അവരുടെ ആ നല്ല മാതൃക പുലർത്തിപ്പോരുവാൻ ബാ ധ്യസ്ഥരായ അവരുടെ സന്താനപരമ്പരകളിൽ ഉണ്ടായ മാതാപിതാക്കൾ പലരും തങ്ങൾക്ക് സന്താനം ജനിച്ചപ്പോൾ അല്ലാഹുവിനോട് നന്ദികേട് കാണിക്കുക -യാണുണ്ടായത്. എന്നിപ്രകാരമാണ് രണ്ടാമത്തെ വചനത്തിലടങ്ങിയ ആശയം. ഈ വച നത്തിന്റെ താൽപര്യം വേണ്ടതു പോലെ മനസ്സിലാക്കുവാൻ താഴെ ചൂണ്ടിക്കാട്ടുന്ന ചില സംഗതികൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 189-ാം വചനത്തിലെ പരാമർശങ്ങൾ ആദമിനെയും, ഹവ്വാ-ഇനെയും (അ) കുറിച്ചാകുന്നു. വിഷയപരമായി അതോട് ബന്ധപ്പെട്ടതാണെങ്കിലും 190-ാം വചനത്തിലെ പരാമർശങ്ങളിൽ യഥാർത്ഥത്തിൽ അവർ രണ്ടു പേരെയും കുറിച്ചുള്ളതല്ല. അവരുടെ സന്തതികളിൽ പിന്നീടുണ്ടായിത്തീർന്ന ഏതാനും ഇണകളെ - ഭാര്യാ -ഭർത്താക്കളെ - സംബന്ധിക്കുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ടാമത്തെ വ ചനത്തിൽ അവർക്കു രണ്ടാൾക്കും ഒരു നല്ലകുട്ടിയെ നൽകിയപ്പോൾ )-എന്നും അവർ രണ്ട് പേരും അല്ലാഹുവിന് പങ്കാളികളെ ഏർപ്പെടുത്തി( എന്നും പറഞ്ഞതിലെ സർവ്വനാമങ്ങൾ ( الضمائر )-ആദമിനെയും, ഹവ്വാ-ഇനെയും(-അ) ഉദ്ദേശിച്ചാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യഥാർത്ഥത്തിൽ അവ അവരുടെ ഭാവി സന്താനങ്ങളിൽ ഉണ്ടാകുന്ന ഇണകളെ ഉദ്ദേശിച്ചാകുന്നു. ഇതേ വചന -ത്തിന്റെ അവസാനത്തിലെ اللها (-എന്നാൽ അവർ പങ്കു ചേർക്കുന്നതിൽ നിന്ന് അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു)-എന്നതിൽ അവർ എന്ന് ബഹുവ -ചന രൂപത്തിൽ പറഞ്ഞതിൽ നിന്നു തന്നെ ഇതു മനസ്സിലാക്കാവുന്നതാകുന്നു. ആദ്യത്തെ വചനത്തിലെന്നപോലെ ഈ വചനത്തിലെയും പരാമർശം ആദമിനെയും ഹവ്വാ -ഇനെയും (അ) ഉദ്ദേശിച്ചായിരുന്നുവെങ്കിൽ - അറബി ഭാഷാമുറയനുസരിച്ച് തൽസ്ഥാനത്ത് (അവർ രണ്ട്പേരും പങ്കു ചേർക്കുന്നതിൽ നിന്ന്) എന്ന് ദ്വിവചന രൂ പത്തിലായിരുന്നു പറയേണ്ടിയിരുന്നത്. മാത്രമല്ല, ഈ വചനങ്ങളു ടെ തുടർച്ചയും, വിഷയപരമായി പരസ്പരം ബന്ധപ്പെട്ടതുമായ അടുത്ത (191-ാം) വചനത്തിൽ (-അവർ പങ്കു ചേർക്കുന്നുവോ) എന്നും (-അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു) എന്നുമുള്ള വാക്കുകളിലെ സർവ്വ നാമങ്ങളും ബഹുവചന രൂപത്തിൽ തന്നെയാണുള്ളത്. രാജ്യക്കാരോട് ചോദിക്കുക എന്ന ഉദ്ദേശ്യത്തിൽ രാജ്യത്തോട് എന്നും നിങ്ങളുടെ പൂർവ്വികൻമാരെ ഫിർ-ഔന്റെ ആൾക്കാരിൽ നിന്നും രക്ഷപ്പെടുത്തി എന്ന ഉദ്ദേശ്യത്തിൽ നിങ്ങളെ ഫിർ-ഔന്റെ ആൾക്കാരിൽ നി രക്ഷപ്പെടുത്തി എന്നും പോലെയുള്ള പ്രയോഗങ്ങൾ ക്വുർ-ആനിൽ പലപ്പോഴും കാണാം. ഭാഷാ സാഹിത്യങ്ങളിലും പതിവാണത്. തുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ് ഇവിടെയുമുള്ളത്. 189-ാം വചനത്തിൽ മനുഷ്യവർഗത്തിലെ ഒന്നാമത്തെ രണ്ടു ഇണകളെപ്പറ്റി പ്രസ്താവിച്ചതിനെ അടിസ്ഥാനെ പ്പടുത്തിക്കൊണ്ട് അവരുടെ ശേഷം അവരുടെ സന്താന പരമ്പരകളിലെ ഇണകളിൽ നി ന്നു പിന്നീട് അവരുടെ നിലപാടിന് വിരുദ്ധമായ മറ്റൊരു നിലപാട് ഉണ്ടായിത്തീർന്നു എന്നത്രെ (190-ാം) വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയത്, ചുരുക്കിപ്പറഞ്ഞാൽ, രണ്ടാമത്തെ (190-ാം) വചനത്തിലെ ആശയം ഇങ്ങിനെ മനസ്സിലാക്കാം : മനുഷ്യവർഗത്തിന്റെ ആദ്യത്തെ മാതാപിതാക്കളും ഭാര്യാഭർത്താക്ക ളും അവർക്ക് ഒരു സന്താനം ജനിച്ചപ്പോൾ സ്വീകരിച്ച നിലപാട് 189-ാം വചനത്തിൽ കണ്ടപ്രകാരമായിരുന്നു. പിന്നീട് രംഗത്തു വന്ന പല മാതാപിതാക്ക ളും ഭാര്യാഭർത്താക്കളും അവരുടെ ആ മാതൃകക്കു വിപരീതമായി പ്രവർത്തിച്ചു. അവർ അല്ലാ -ഹുവിനോട് നന്ദിക്കു പകരം നന്ദികേടാണ് ചെയ്തത്. ചിലർ തങ്ങളുടെ സന്താനങ്ങൾക്ക് ഉസ്സാ എന്ന വിഗ്രഹത്തിന്റെ അടിമ( عبد العزى ) എന്നും, സൂര്യന്റെ അടിമ( س‡ عبد ) എന്നും വേറെ ചിലർ ഹുസൈന്റെ അടിമ ( عبد الحسين ) എന്നും പ്രവാചകന്റെ അടിമ ( عبد النبى ) എന്നും വേറെ ചിലർ യേശുദാസ്, സൂര്യദാസ്, ചന്ദ്രദാസ് ന്നിങ്ങിനെയും സന്താനങ്ങൾക്ക് പേര് നൽകി. മറ്റു ചിലർ തങ്ങൾക്ക് സന്താനം ജനിച്ചത് ചി ല മഹാത്മാക്കളുടെയോ, ദേവീദേവൻമാരുടെയോ ഗുരുത്വപൊരുത്ത വും ആശീർവാദവും കൊണ്ടാണെന്ന് ധരിക്കുകയും, അവർക്ക് നേർച്ചകളും വഴിപാടുക -ളും നടത്തുകയും ചെയ്തുകൊണ്ടിരുന്നു. എനിയും ചിലർ തങ്ങളുടെ മക്കളെ ചില പ്ര തിഷ്ഠകൾക്കും, ദിവ്യൻമാർക്കും ദാസൻമാരും സേവകൻമാരുമായി ഉഴിഞ്ഞുവെച്ചു . എന്നുവെച്ചാൽ, അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ സൃഷ്ടി വ്യവസ്ഥയും അനുസരി ജനിച്ച സന്താനങ്ങളുടെ വിഷയത്തിൽ അവനല്ലാത്തവർക്കും അവർ പങ്കും അവകാശവും നൽകുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എല്ലാതരം ശിർക്കുകളിൽ നിന്നും പരമ - പരിശുദ്ധനത്രെ അല്ലാഹു. സൂക്ഷ്മാന്വേഷികളും, മഹാൻമാരുമായ പല ക്വുർ-ആൻ വ്യാഖ്യാതാക്കളും ഈ (190-ാം) വചനത്തിന് നൽകിയ വ്യാഖ്യാനത്തെ ആധാരമാക്കിയാണ് മുകളിൽ നാം വിവരിച്ചത്. എന്നാൽ, ചില വ്യാഖ്യാതാക്കൾ ഈ രണ്ടാമത്തെ വചന -ത്തിന് നൽകിക്കാണുന്ന വ്യാഖ്യാനം മറ്റൊരു തരത്തിലാകുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ആദമിനും, ഹവ്വാ-ഇനും (അ) ആദ്യം ജനിച്ച മക്കൾ ജീവിച്ചില്ല . അവർ വ്യസനത്തിലായി. ഇബ്ലീസ് ചെന്ന് അടുത്ത പ്രസവത്തിലെ കുട്ടിക്ക് ഹാരിഥിന്റെ അടിമ ( عبد الحارث ) എന്നു പേരുവെച്ചാൽ കുട്ടി ജീവിക്കുമെന്ന് ഉപദേശിച്ചു. ഹാ രിഥ് എന്നുള്ളത് ഇബ്ലീസിന്റെ ഒരു പേരാകുന്നു. ഈ ഉപദേശപ്രകാരം അടു ജനിക്കുന്ന കുട്ടിക്ക് അവർ പ്രസ്തുത പേര് നൽകി. ഈ പേര് ന ഉദ്ദേശിച്ചാണ് അവർ രണ്ടാളും അല്ലാഹുവിന് പങ്കാളികളെ ഉണ്ടാക്കി എന്നു പറഞ്ഞിരിക്കുന്നത്. ഇവിടെ അവർ രണ്ടാളും ശിർക്ക് പ്രവർത്തിച്ചു എന്നു പറഞ്ഞത് സാധാരണ അർത്ഥത്തിൽ ആരാധനയിലുള്ള ശിർക്ക് എന്ന ഉദ്ദേശ്യത്തിലല്ലെന്നും, ശിർക്കിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്ന ഒരു നാമമാത്ര ശിർക്ക് എന്ന നിലക്കാണെന്നും ഈ അഭിപ്രായക്കാർ പറയുന്നു. പല കാരണങ്ങളാലും ഈ വ്യാഖ്യാ നം സ്വീകാര്യമല്ലെന്ന് ഇമാം റാസീ (റ) മുതലായ പ്രധാനപ്പെട്ട പല വ്യാഖ്യാതാക്കളും പ്രസ്താവിച്ചു കാണാം. മുകളിൽ നാം ചൂണ്ടിക്കാട്ടിയതുപോലെ 189 ഉം 190ഉം വചനങ്ങളിലെ സർവ്വനാമങ്ങളുടെ ( ضمير കളുടെ) വ്യത്യാസങ്ങൾക്ക് പുറമെ വേറെയും കാരണങ്ങൾ നിരത്തിക്കൊണ്ടാണ് റാസീ (റ) ഈ വ്യാഖ്യാനത്തെ ഖണ്ഡിച്ചിരിക്കുന്നത് . ഇബ്ലീസിന്റെ ദുരുപദേശങ്ങളെപ്പറ്റി മറ്റാരെക്കാളും അനുഭവത്തിൽ നിന്നും മനസ്സിലാക്കിയ ആദം നബി (അ)പിന്നെയും അവന്റെ ഉപദേശം സ്വീകരിച്ചുവെന്നു സമ്മതിക്കുവാൻ നിവൃത്തിയില്ലെന്ന് കൂടി റാസി (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇമാം ഇബ്നു കഥീറും (റ) ഈ വ്യാഖ്യാനം ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യാഖ്യാ -നത്തിന് ആധാരമായി ഉദ്ധരിക്കപ്പെടുന്ന രിവായത്തുകളിൽ ഒന്നുപോലും നബി പ്രസ്താവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇബ്നു കഥീ ർ (റ) ഒരു പ്രസ്താവന ചെയ്തിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ് : ഇബ്നു അബ്ബാസ് (റ) ൽ നിന്നു ചില പ്രധാനികളടക്കം പലരും ഈ വിവരം നിവേദനം ചെയ്തിട്ടുണ്ട്. ഇത്---അല്ലാഹുവിനറിയാം--- വേദക്കാരിൽ നിന്നും കിട്ടിയതായിരിക്കുമെന്നാണ് തോന്നുന്നത്. വേദക്കാരിൽ നിന്നും ലഭിക്കുന്ന വാർത്തകളാകട്ടെ, ക്വുർ-ആൻക്കൊണ്ടും സുന്നത്തുകൊണ്ടും ശരിയാണെന്ന് തെളിഞ്ഞതും, കളവാണെന്ന് തെളിഞ്ഞതും, രണ്ടും നിശ്ചയിക്കുവാൻ നിവൃത്തിയില്ലാത്തതും ന്നിങ്ങിനെ മൂന്നു വിധത്തിലുണ്ടായിരിക്കും. ഈ മൂന്നാമത്തേതിനെപ്പറ്റിയാണ് അവരെ നിങ്ങൾ ശരിവെക്കുകയും കളവാക്കുകയും ചെയ്യരുത് എന്നു നബി പറഞ്ഞിരിക്കുന്നത്. സ്വഹാബികളിൽ നിന്നോ താബി-ഉകളിൽ നിന്നോ വല്ലവരും ഇത്തരം വാർത്ത നി വേദനം ചെയ്യുന്നതായാൽ അത് ഈ മൂന്നാമത്തെ ഇനത്തിൽ പെട്ടതാണെന്ന് അവർ കരു -തുന്നത്കൊണ്ടായിരിക്കും. എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം നാം ഹസൻ ബ സ്വരി (റ)- യുടെ അഭിപ്രായമാണ് സ്വീകരിക്കുന്നത്. അതായത്, അവർ രണ്ടാളും അവന് പങ്കാളികളെ ഏർപ്പെടുത്തി എന്നു പറഞ്ഞത് ആദമിനെയും ഹവ്വാ-ഇനെയും ഉദ്ദേശിച്ചല്ല, അവരുടെ സന്തതികളിലുള്ള മുശ്രിക്കുകളെ മാത്രം ഉദ്ദേശിച്ചാകുന്നു എന്ന്. അതുകൊണ്ടാണ് പിന്നീട് അവർ പങ്ക്ചേർക്കുന്നതിൽ നിന്ന് അല്ലാഹു വള രെ ഉന്നതനാകുന്നു اللها എന്ന് (ബഹുവചന രൂപത്തിൽ) പറഞ്ഞത്. ആദ്യം ആദമിനെയും ഹവ്വാ-ഇനെയും കുറിച്ച് പ്രസ്താവിച്ചത് പിന്നീടുള്ള മാതാപിതാക്കളെക്കുറിച്ച് പ്രസ്താവിച്ചതിന് ഒരു ചവിട്ടുപടി -അല്ലാഹുവിന് പങ്കാളികളെ ഏർപ്പെടുത്തിയ മാതാപിതാക്കളെപ്പറ്റി അല്ലാഹു ചോദിക്കുന്നു:
7:191–193

أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ

وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ

(191) യാതൊരു വസ്തുവെയും സൃഷ്ടിക്കാത്തവരെ (അല്ലാഹുവിനോട്) അവർ പങ്ക് ചേർക്കുന്നുവോ? അവരാകട്ടെ, സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. (192) (മാത്രമല്ല) അവർക്ക് വല്ല സഹായവും ചെയ്വാൻ (അവർ പങ്കാളികളാക്കുന്ന) അവർക്ക് സാധ്യമാകുന്നതുമല്ല; തങ്ങളുടെ സ്വന്തങ്ങളെത്തന്നെയും അവർ സഹായി(ച്ചു രക്ഷി)-ക്കുന്നതുമല്ല (193) അവരെ നിങ്ങൾ നേർമാർഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവർ നിങ്ങളെ പിൻ പറ്റുന്നതുമല്ല. നിങ്ങൾ അവരെ ക്ഷണിച്ചുവോ, അല്ലെങ്കിൽ നിങ്ങൾ മൗനവലംബിക്കുന്നവരാണോ (രണ്ടായാലും) നിങ്ങൾക്ക് സമമത്രെ. (191) -അവർ പങ്ക് ചേർക്കുന്നുവോ -സൃഷ്ടിക്കാത്തതിനെ, സൃഷ്ടിക്കാത്തവയെ, പടക്കാത്തവരെ -യാതൊന്നും, ഒരു വസ്തുവും ْ ُ َ و അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നു(-താനും) (192) അവർക്ക് സാധ്യമാകുകയില്ല ْ ُ 6 ل َ അവർക്ക് ن َ ص ْ رًا -ഒരു സഹായത്തിനും, -വല്ല സഹായം ചെയ്വാനും തങ്ങളെത്തന്നെയും(-അവരുടെ സ്വന്തങ്ങളെയും)-ഇല്ല അവർ സഹായിക്കും (193) -അവരെ നിങ്ങൾ ക്ഷണി(-വിളി)- ക്കുന്ന പക്ഷം, ക്ഷണിച്ചാലാകട്ടെ -നേർമാർഗ(-സന്മാർഗ)ത്തിലേക്ക് അവർ നിങ്ങളെ പിൻപറ്റുകയില്ല, പിൻതുടരുന്നതുമല്ല س َ و َ اء ٌ -സമമത്രെ, ഒരു പോലെയാണ് -നിങ്ങൾക്ക് -അവരെ നിങ്ങൾ വിളിച്ചു (ക്ഷണിച്ചു- --പ്രാർത്ഥിച്ചു)വോ -അതല്ല (അല്ലെങ്കിൽ) നിങ്ങൾ -മൗനമവലംബിക്കുന്ന (മിണ്ടാതിരിക്കുന്ന)-വരാണ്
7:194

إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ

(194) നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)-ക്കുന്നവർ നിങ്ങളെപ്പോലെയുള്ള അടിയാൻമാരാകുന്നു, ധ എല്ലാവരും അവന്റെ അടിമകൾ തന്നെ പ എന്നാൽ അവരെ വിളി(ച്ചു പ്രാർത്ഥി)- ക്കുക എന്നിട്ട് അവർ നിങ്ങൾക്ക് ഉത്തരം നൽകട്ടെ, നിങ്ങൾ സത്യവാൻമാരാണെങ്കിൽ ! ധ എന്നാലതൊന്നു കാണാമല്ലോ (194) َّ ن ِ إ -നിശ്ചയമായും -നിങ്ങൾ പ്രാർത്ഥിക്കുന്ന (വിളിക്കുന്ന)- വർ ِ َّ اللها -അല്ലാഹുവിനെക്കൂടാതെ (പുറമെ) ع ِ ب َ اد ٌ -അടിയാൻമാരാണ്, അടിമകളാണ് -നിങ്ങളെപ്പോലുള്ളവരായ -എന്നാൽ നിങ്ങളവരെ വിളിക്കുക, പ്രാർത്ഥിച്ചുകൊള്ളുവിൻ -എന്നിട്ടവർ ഉത്തരം നൽകട്ടെ ُ م ْ ള ل َ നിങ്ങൾക്ക് സത്യം പറയുന്നവർ, സത്യവാൻമാർ അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവൃത്തികളി ലോ അവന്റെ പങ്കുകാരായി ഗണിക്കപ്പെടുകയും വിളിച്ചാരാധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വസ്തുവിന്റെയും സ്ഥിതിഗതികൾ ഇപ്രകാരമാകുന്നു. ജീവനില്ലാത്ത തും ജീവനുള്ളതുമെന്ന വ്യത്യാസമില്ല. എന്നിരിക്കെ അവരെ പങ്കുകാരാക്കുന്നതിന് എന്ത് ന്യായമാണുള്ളത്? അവരെ വിളിച്ചു പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതി ൽ എന്താണ് പ്രയോജനമുള്ളത് ? എന്ന് സാരം. ഈ വചനങ്ങളിലെ പരാമർശങ്ങൾ വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തതുമായ എല്ലാ ആരാധ്യ വസ്തുക്കളെയും ബാധിക്കുന്നവയാണെങ്കിലും മുഖ്യമായും വിഗ്രഹങ്ങളെ ഉദ്ദേശിച്ചാണുള്ളതെന്ന് അടുത്ത വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ക്വുർ-ആൻ അവതരിക്കുമ്പോൾ മുശ്രിക്കുകൾ തങ്ങളുടെ ദൈവങ്ങളായി കൽപിച്ചു വന്നിരുന്നത് വിഗ്രഹങ്ങളെയാണല്ലോ. നിങ്ങളെപ്പോലെയുള്ള അടിയാൻമാർ എന്ന പ്രയോഗം ആരാധ്യ വസ്തുക്കളായി ഗണിക്കപ്പെട്ടിരുന്ന മലക്കുകൾ, പ്രവാച -കൻമാർ, പുണ്യാത്മാക്കൾ മുതലായവരെ സംബന്ധിച്ചിടത്തോളം വ്യക്തം തന്നെ. എന്നാൽ അടുത്ത വചനത്തിൽ നിന്നും ക്വുർ-ആൻ വ്യാഖ്യാതാക്കളുടെ പ്രസ്താവന -കളിൽ നിന്നും മനസ്സിലാകുന്നത്പോലെ, ഇവിടെ പ്രധാനമായും പരാമർശിക്കപ്പെ -ടുന്നത് വിഗ്രഹ ദൈവങ്ങളെപ്പറ്റിയാണ് എന്നിരിക്കെ, ആ വാക്ക് നിർജ്ജീവങ്ങളും,-ബുദ്ധിയില്ലാത്തവയുമായ വിഗ്രഹങ്ങളെപ്പറ്റി പ്രസ്താവിച്ചതിന്റെ അർ ത്ഥമെന്താണെന്നു സംശയിക്കപ്പെട്ടേക്കാം. വാസ്തവത്തിൽ, നിങ്ങളെപ്പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളും അടിമകളുമാണെന്നത്രെ അതിന്റെ അർത്ഥം, ജീവികളും നി ർജ്ജീ -വികളും വിഗ്രഹങ്ങളും അല്ലാത്തവയുമെന്ന വ്യത്യാസമില്ലാതെ എല്ലാം അവന്റെ അടിമയും സൃഷ്ടിയും തന്നെയാണല്ലോ. മാത്രമല്ല, വിഗ്രഹങ്ങൾ പ്രതിഷ് ഠിക്കപ്പെടുന്നത് ഏതെങ്കിലും പുണ്യവാൻമാരുടെ നാമങ്ങളിലായിരിക്കും. അപ്പോൾ കവിഞ്ഞ പക്ഷം അവ ആരുടെ പേരിൽ പ്രതിഷ്ഠിക്കപ്പെടുന്നുവോ അവരെപ്പോലെ ആ വിഗ്രഹങ്ങൾക്ക് സ്ഥാനം കൽപിക്കണമെന്ന് സങ്കൽപിച്ചാൽ തന്നെയും അപ്പോഴും അവ അല്ലാഹുവിന്റെ അടിമകൾ തന്നെയായിരിക്കും. യഥാർത്ഥമാകട്ടെ, വിഗ്രഹങ്ങളെല്ലാം അവയുടെ ആരാധകൻമാരുടെ കൈക്കു നിർമിച്ചുണ്ടാക്കപ്പെടുന്നവയും, ബുദ്ധിയോ ജീവനോ ഗ്രഹണശക്തിയോ ഇല്ലാത്തവയുമാകുന്നു. അപ്പോൾ, നിങ്ങളെപ്പോലെയുള്ള സ്ഥാനം പോലും വാസ്തവത്തിൽ അവർക്കില്ല---നിങ്ങളെക്കാൾ നിസ്സാരങ്ങളാണ -വ---എന്നുകൂടി അവയുടെ ആരാധകരെ മനസ്സിലാക്കുന്നതാണ് അടുത്ത വചനത്തിലെ ചോദ്യങ്ങൾ.
7:195

أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ

(195) അവർക്ക് നടക്കുവാനുള്ള കാലുകൾ ഉണ്ടോ?! അതല്ല, അവർക്ക് പിടിക്കുവാനുള്ള കൈകൾ ഉണ്ടോ?! അതല്ല അവർക്ക് കാണുവാനുള്ള കണ്ണുകൾ ഉണ്ടോ അതല്ല അവർക്ക് കേൾക്കുവാനുള്ള കാതുകൾ ഉണ്ടോ?! (നബിയേ) നീ പറയുക : നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളി(ച്ചു പ്രാർത്ഥി)ച്ചു കൊള്ളുവിൻ: പിന്നെ (വേണമെങ്കിൽ ) എന്നോട് നിങ്ങൾ തന്ത്രം പ്രയോഗിച്ചു കൊള്ളുവിൻ - എന്നിട്ട് നിങ്ങൾ എനിക്ക് ഒഴിവ് നൽകേണ്ടാ. (195) -കാലുകൾ -അവർ നടക്കും ِ َ ا ; അവകൊണ്ട് -അതല്ല أ َ ي ْ د ٍ കൈകൾ -അവർ പിടിക്കും ِ َ ا ; അവകൊണ്ട് അതല്ല കണ്ണുകൾ അതുകൊണ്ടവർ കാണും -അതല്ല آذ َ ان ٌ കാതുകൾ (ചെവി)-കൾ അതുകൊണ്ടവർ കേൾക്കും, കേൾക്കുന്ന ق ُ ل ِ -നീ പറയുക اد ْ ع ُ وا നിങ്ങൾ വിളിക്കുവിൻ -നിങ്ങളുടെ പങ്കാളികളെ പിന്നെ (എന്നിട്ട്) നിങ്ങൾ എന്നോട് തന്ത്രം പ്രയോഗിക്കുക -എന്നിട്ട് നിങ്ങൾ എനിക്ക് ഒഴിവ് നൽകേ-−, താമസം നൽകേ-−. നിങ്ങളും നിങ്ങളുടെ ദൈവങ്ങളുംകൂടി ഒത്തൊരുമിച്ച് യാതൊരു വിട്ടുവീഴ്ചയും എനിക്ക് നൽകാത്ത വിധം എനിക്കെതിരായി എന്തു തന്ത്രങ്ങൾ തന്നെ ഞാനതിന് ഒരു നിലയും വിലയും കൽപിക്കയില്ല എന്നു സാരം.
7:196–198

إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ

وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ

(196) നിശ്ചയമായും എന്റെ രക്ഷാധികാരി (ഈ) വേദഗ്രന്ഥം ഇറക്കിയ അല്ലാഹുവാകുന്നു. അവൻ സജ്ജനങ്ങളെ ഏറ്റെടു(ത്തു രക്ഷി)-ക്കുകയും ചെയ്യും. (197) നിങ്ങൾ അവനു പുറമെ വിളി(ച്ചു പ്രാർത്ഥി)-ക്കുന്നവരാകട്ടെ, നിങ്ങളെ സഹായിക്കുവാൻ അവർക്ക് സാധിക്കുകയില്ല; അവരുടെ സ്വന്തങ്ങളെത്തന്നെയും അവർ സഹായിക്കുകയില്ല. (198) അവരെ നിങ്ങൾ നേർമാർഗത്തിലേക്ക് വിളിക്കുന്നപക്ഷം, അവർ (അത്)-കേൾക്കുകയില്ല. (മനുഷ്യാ) നിന്നിലേക്ക് നോക്കുന്നതായി നിനക്ക് അവരെ കാണാവുന്നതാണ്; അവരാകട്ടെ (ഒന്നും) കാണുന്നില്ലതാനും (196) നിശ്ചയമായും എന്റെ രക്ഷാധികാരി, കൈകാര്യക്കാരൻ, ബന്ധു ُ َّ اللها -അല്ലാഹുവാകുന്നു -ഇറക്കിയവനായ (-വേദ)ഗ്രന്ഥം و َ ه ُ و َ -അവനാകട്ടെ, അവൻ َّƒ ي َ ت َ و َ ഏറ്റെടുക്കുന്നു, ഏറ്റെടുക്കുക(-രക്ഷനൽകുക)യും ചെയ്യും الص സദ്വൃത്തരെ, സജ്ജനങ്ങളെ (197) ّ َ ِ ين َഛت നിങ്ങൾ വിളിക്കു (-പ്രാർത്ഥിക്കു)ന്നവർ -അവനു പുറമെ -അവർക്ക് സാധ്യമാകയില്ല -നിങ്ങളെ സഹായിക്കുവാൻ, നിങ്ങളുടെ സഹായത്തിന് അവരെത്തന്നെയും ഇല്ല അവർ സഹായിക്കും (198) -അവരെ നിങ്ങൾ വിളിച്ചാലോ, വിളികേൾക്കുന്ന പക്ഷം നേർ(-സൻ)-മാർഗത്തിലേക്ക് അവർ കേൾക്കുകയില്ല -അവരെ നീ കാണും, നിനക്കു കാണാം അവർ നോക്കുന്നതായി നിന്നിലേക്ക് ْ ُ َ و അവരാകട്ടെ -കാണുകയില്ല, കാണുന്നുമില്ല. വിഗ്രഹങ്ങൾക്ക് കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങൾ കൊത്തിയുണ്ടാക്കപ്പെട്ടിരിക്കുമെങ്കിലും യഥാർത്ഥത്തിൽ അവക്ക് കാഴ്ചയോ, കേ ൾവിയോ, മറ്റേതെങ്കിലും ഗ്രഹണശക്തിയോ ഇല്ലെന്ന് തീർച്ചയാണല്ലോ.
7:199–200

خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ

(199) (നബിയേ) നീ മാപ്പ് (അഥവാ വിട്ടുവീഴ്ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം (അഥവാ സൽകാര്യം) കൊണ്ട് ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. (200) പിശാചിൽ നിന്നും വല്ല ദുഷ്പ്രേരണയും നിന്നെ(-യെങ്ങാനും)- ഇളക്കി വിടുന്ന പക്ഷം, നീ അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവൻ (എല്ലാം) കേൾക്കുന്നവനും, അറിയുന്നവനുമാകുന്നു (199) خ ُ ذ ِ നീ എടുക്കുക(-സ്വീകരിക്കുക) -മാപ്പ് കൽപിക്കുക (ഉപദേശിക്കുക)യും ചെയ്യുക -സദാചാരം(-സൽകാര്യം)-കൊണ്ട് തിരിഞ്ഞുകളയുക, അവഗണിക്കുകയും ചെയ്യുക അജ്ഞാനികളെപ്പററി, വിഡ്ഢികളിൽനിന്ന് (200) നിന്നെ ഇളക്കി(-തോണ്ടി)-വിടുന്ന പക്ഷം الش പിശാചിൽ നിന്ന് ن َ ز ْ غ ٌ -വല്ല ഇളക്കിവിടലും, ഒരു തോണ്ടൽ(-ദുഷ്പ്രേരണ) എന്നാൽ നീ ശരണം(-കാവൽ)-തേടുക ِ َّ اللها ِ ب അല്ലാഹുവിനോട് إ ِ ن َّ ه ُ നിശ്ചയമായും അവൻ َ ِ يع ٌ ക കേൾക്കുന്നവനാണ് ٌ ” ع َ ل ِ അറിയുന്നവനാണ്. മുശ്രിക്കുകളെയും, അവരുടെ ശിർക്കുകളെയും സംബന്ധിച്ച് പ ലതും പ്രസ്താവിച്ച ശേഷം, അവരടക്കം എല്ലാവരോടും പെരുമാറുന്നത് എങ്ങിനെയായിരിക്കണമെന്ന് ഈ വചനം മുഖേന അല്ലാഹു നബി യെ ഉപദേശിക്കുന്നു. അന്യരോടുള്ള പെരുമാറ്റത്തിൽ അനുവർത്തിക്കേണ്ടുന്ന സൽസ്വഭാവ മൂല്യങ്ങളെല്ലാം ഈ മൂന്ന് ചെറുവാക്യങ്ങളിൽ അല്ലാഹു അടക്കിയിരിക്കുന്നത് കാണാം. (മാപ്പ്-അഥവാ വിട്ടുവീഴ്ച---സ്വീകരിക്കുക) വളരെ അർത്ഥ വിശാലതയുള്ള ഒരു വാക്യമാണിത്. സ്വഭാവം, പ്രവൃത്തി, ഇടപാട്, സംസാരം ആദിയായവയിലെല്ലാം തന്നെ മററുള്ളവർക്ക് വിഷമവും ബുദ്ധിമുട്ടും അനുഭവപ്പെടാതെ---നീതിയുക്തവും, സൗകര്യപ്രദവുമായ രീതിയിൽ---പെരുമാറുക, അവരിൽ നിന്ന് അനുഭവപ്പെടുന്ന വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നേരെ കണ്ണട -ക്കുക എന്നൊക്കെയാണ് അതിന്റെ ചുരുക്കം. നബി പറയുന്നു: يسروا ولا تعسروا وسكنوا ولاتنفروا ـ متفق (-നിങ്ങൾ എളുപ്പമുണ്ടാക്കുവിൻ, ഞെരുക്കമുണ്ടാക്കരുത്, നിങ്ങൾ സമാധാന -മുണ്ടാക്കുവിൻ, വെറുപ്പിക്കരുത് (ബു.-മു) ഇബ്നുജരീർ, ഇബ്നു അബീഹാതിം (റ) എന്നിവർ ഉദ്ധരിച്ച ഒരു ഹദീഥിൽ, ഈ വചനം അവതരിപ്പിച്ചപ്പോൾ ഇതിന്റെ താൽപര്യം എന്താണെന്ന് നബി ജിബ്രീൽ (അ) നോട് ചോദിച്ചുവെന്നും, അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞുവെന്നും വന്നിരിക്കുന്നു: "താങ്കളോട് അക്രമം പ്രവർത്തിച്ചവർക്ക് താങ്കൾ മാപ്പ് നൽകുവാനും, താങ്കൾക്ക് (വേണ്ടതു തരാതെ) മുടക്കം ചെയ്തവർക്ക് താങ്കൾ (അങ്ങോട്ട്) കൊടുക്കുവാനും, താങ്കളോട് ബന്ധംമുറിച്ചവരോട് താങ്കൾ ബന്ധം ചേർക്കുവാനും അല്ലാഹു കൽപിച്ചിരിക്കുകയാണ്.' (-സദാചാരം---അഥവാ സൽകാര്യം---കൊണ്ട് ഉപദേശിക്കുക ) നല്ലതും വേണ്ടപ്പെട്ട -തുമായ എല്ലാ കാര്യങ്ങളും -മറ്റൊരു രൂപത്തിൽ പ റയുന്ന പക്ഷം, അല്ലാഹുവിങ്കൽ പുണ്യകരവും ജനങ്ങളിൽ ഉപകാരപ്രദവുമാ യ എല്ലാ കാര്യങ്ങളും - ഉൾക്കൊള്ളുന്നവാക്കാണ് ف ْ ُ  ْ لا എന്ന വാക്ക്. സദാചാരത്തെക്കുറിച്ച് ഉപദേശിക്കലും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കലും സത്യവിശ്വാസികളുടെ കടമയാണെന്നും, എല്ലാ നിലവാരത്തിലുള്ള ആളുകളും അവരവരുടെ കഴിവുപോലെ തിന് ബാധ്യസ്ഥരാണെന്നും അനേകം ക്വുർ-ആൻ വചനങ്ങളിൽ നിന്നും നബി വചനങ്ങളിൽ നിന്നും അറിയപ്പെട്ടതാകുന്നു. ഇമാം റാസി (റ) ചൂണ്ടിക്കാട്ടിയതു പോലെ, എല്ലാ സന്ദർഭങ്ങളിലും മാപ്പും വിട്ടുവീഴ്ചയും മാത്രം സ്വീകരിക്കുന്ന പക്ഷം, അതു ചില -പ്പോൾ മതപരവും അല്ലാത്തതുമായ അനാശാസ്യതക്കു കാരണമായെന്ന് വരും. പരിഹാരംകൂടിയാണ് രണ്ടാമത്തെ ഉപദേശം. അതായത്, സദാചാരത്തിനും സൽക്കർമങ്ങൾക്കും ഹാനികരമാകത്തക്ക വിട്ടുവീഴ്ചകൾ ഉണ്ടായിക്കൂടാ എന്നു ഇതിൽ നിന്ന് മനസ്സിലാക്കാം. അതു പോലെത്തന്നെ സൽകാര്യങ്ങളെക്കുറിച്ച് ഉപദേശിക്കുക യും ദുഷ്കാര്യങ്ങളെക്കുറിച്ച് വിരോധിക്കുകയും ചെയ്യുമ്പോൾ അജ്ഞാനികളായ മൂഢജനങ്ങളിൽ നിന്ന് അനഭിലഷണീയമായ പ്രതികരണങ്ങൾ നേരിടേണ്ടി വന്നേ ക്കും. അടുത്ത ഉപദേശത്തിൽ അതിനുള്ള പരിഹാരവും കാണാവുന്നതാകുന്നു. -(വിവരമില്ലത്ത ആളുകളിൽ നിന്ന് തിരിഞ്ഞുകളയുക) അഥവാ അജ്ഞാനികളും മൂഢൻമാരുമായ ആളുകളുടെ നേരെ അവഗ -ണനാനയം സ്വീകരിക്കണം എന്നു താൽപര്യം. അവരിൽ നിന്നുണ്ടായേക്കുന്ന എതിർപ്പുകളെയും ഉപദ്രവങ്ങളെയും സഹിക്കുക, മാന്യമല്ലാത്ത വാക്കുകൾക്കും പ്രവൃ -ത്തികൾക്കും പ്രതികാരത്തിന് മുതിരാതിരിക്കുക, അനാവശ്യങ്ങളിൽ അവരോട് സഹകരിക്കാതെ അവയിൽ നിന്ന് അകന്നു നിൽക്കുക, അനിഷ്ടകരമായ പെരുമാറ്റം കണ്ടാൽ കണ്ണടക്കുക മുതലായതെല്ലാം ഇതിൽ ഉൾപ്പെടുന്നു. പല മഹാൻമാരും ചൂണ്ടിക്കാ -ട്ടാറുള്ളതുപോലെ, സത്യവിശ്വാസികളിൽ സ്വഭാവങ്ങൾ ഈ മൂന്നു വാക്യങ്ങളിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ ഉപദേശങ്ങൾ മൂന്നും പ്രത്യക്ഷത്തിൽ നബി യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, എല്ലാ ഒരോ സ ത്യവിശ്വാസിയോടുമുള്ള കൽപനയാണിതെന്നുള്ളതിൽ സംശയമില്ല. ഈ വചനത്തിന്റെ ശീർഷകത്തിലും, ക്വുർ-ആനും സുന്നത്തും മുറുകെ പിടിക്കുക എന്ന അദ്ധ്യായത്തിലും ഇബ്നു അബ്ബാസ് (റ) ൽ നിന്നും ബുഖാരി (റ) ഉദ്ധരിച്ച ഒരു സംഭവം അറിയുന്നത് ഇവിടെ സന്ദർഭോചിതമാകുന്നു . സംഭവം ഇതാണ്: ഉയയ്നത്തു ( ) ബ്നുഹിസ്വ്ാൻ (റ) അദ്ദേഹത്തിന്റെ സഹോദര പുത്രനായ ഹുർ--- റുബ്നു ക്വൈസ് (റ)ന്റെ അടുക്കൽ വന്ന് തനിക്ക് ഖലീഫ ഉമർ (റ)-േ നാട് ഒരു സംഭാ- ( ) عينية بن حصن الفزاري رضى الله عنھ ഇദ്ദേഹം സ്വഹാബികളിൽ എണ്ണപ്പെടുന്ന ഒരു വ്യക്തിയും ഫിസാർ ( فزار ) ഗോത്രത്തിലെ ഒരു നേതാവുമായിരുന്നു. എങ്കിലും കുറച്ചു പരുക്കൻ സ്വഭാവവും അൽപം വിഡ്ഢിത്തവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കാ വിജയ കാലത്ത് അദ്ദേഹം മുസ്ലിമായി. ഹുനൈൻ യുദ്ധത്തി ൽ സംബന്ധിക്കുകയും ചെയ്തു. ത്വുലൈഹത്തുൽ അസദീ എന്ന കള്ള പ്രവാചക ൻ പ്രത്യക്ഷപ്പെട്ടപ്പോൾ, അവനെ അംഗീകരിക്കുകയുണ്ടായെങ്കിലും പി ന്നീട് അതിൽ നിന്നു മടങ്ങി ഖേദിക്കുകയും നന്നായിത്തീരുകയും ചെയ്തു. ( من فتح الباري ـ 13 ) ഷണത്തിന് അനുമതി വാങ്ങികൊടുക്കുവാൻ ആവശ്യപ്പെട്ടു. ഉമർ (റ)ന്റെ സദസ്സിലും, കാര്യാലോചനകളിലും അംഗങ്ങളായിരുന്നവർ ക്വുർ-ആൻ ധികം പഠിച്ചവരായിരുന്നു. അവർ യുവാക്കളോ വയസ്സു ചെന്നവരോ എന്ന വ്യത്യാസമില്ലായിരു -ന്നു. ആ കൂട്ടത്തിൽ ഒരാളായിരുന്നു ഹുർറും (റ). അങ്ങനെ സമ്മതം ലഭിച്ചു ഉയയ് നത്ത് ചെന്നപ്പോൾ അദ്ദേഹം (ഖലീഫയോട്) ഇങ്ങനെ പറഞ്ഞു : ഖത്ത്വാബിന്റെ മകനേ , അല്ലാഹുവിനെത്തെന്നയാണ ! താങ്കൾ ഞങ്ങൾക്ക് അധികമൊന്നും തരാറില്ല ; ഞങ്ങളിൽ നീതിയനുസരിച്ച് വിധിക്കാറുമില്ല. ഇതു കേട്ടപ്പോൾ ഉമർ (റ)ന് കോപം വന്നു. അദ്ദേഹത്തെ വല്ലതും ചെയ്വാനുള്ള ഭാവമായി. അപ്പോൾ ഈ (199--ാം) വച നം ഓതിക്കേൾപ്പിച്ചുകൊണ്ട് ഹുർറ് (റ) പറഞ്ഞു : അമീറുൽ ! അല്ലാഹു നബി യോട് ഇങ്ങിനെയാണ് പറഞ്ഞിരിക്കുന്നത്. ഇയാൾ (ഉയയ്നത്ത്) വിഡ്ഢികളിൽപെട്ടവനുമാകുന്നു. ഇബ്നു അബ്ബാസ് (റ) പറയുകയാണ് : അല്ലാഹുവാണ! ഇൗ വചനം ഓതിക്കേട്ടപ്പോൾ അതിനപ്പുറം പിന്നെ ഉമർ ഒന്നും ചെയ്തില്ല. അദ്ദേഹം കേട്ടാൽ നിൽക്കുന്ന ആളായിരുന്നു. (ബു) ക്വുർ-ആനിൽ വ്യക്തമാക്കപ്പെട്ട തിർത്തിക്കപ്പുറം കടന്നു വല്ലതും പറയുകയോ ചെയ്യുകയോ ചെയ്യാത്ത ആളായിരുന്നു ഉമ ർ (റ) എന്നത്രെ ഇബ്നു അബ്ബാസ് (റ) പറഞ്ഞതിന്റെ താൽപര്യം. മററു വല്ല വികാരവും നിമിത്തമോ മനുഷ്യന്റെ പക്കൽ അവിവേകവും പാകപ്പിഴവും വരുക സ്വാഭാവികമാണ്. മനുഷ്യന്റെ വർഗശത്രുവായ പിശാചിന്റെ ദുഷ്പ്രേരണകളായിരിക്കും ഇതിന് പിന്നിലുള്ളത്. ങ്ങിനെ വല്ലതും അനുഭവപ്പെടുന്നപക്ഷം അതിനുള്ള നിവാരണമാർഗമാണ് രണ്ടാമത്തെ വചനത്തിൽ അല്ലാഹു നിർദ്ദേശിക്കുന്നത് ن َ ز ْ غ ٌ الش (-പിശാചിൽ നിന്ന് വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കി വിടുന്ന പക്ഷം നീ അല്ലാഹുവിനോട് ശരണം തേ ടിക്കൊള്ളുക) അതായത് മേൽപറഞ്ഞ നിർദ്ദേശങ്ങൾക്ക് നിരക്കാത്ത വല്ലതും അതു പൈശാചിക പ്രേരണയിൽ നിന്നുണ്ടായതാണെന്ന് മനസ്സിലാ -ക്കിക്കൊണ്ട് അതിൽ നിന്ന് പിൻമാറുകയും, പിശാചിന്റെ അത്തരം ദുഷ്പ്രേരണകളിൽ നിന്ന് രക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയുമാണ് ചെയ്യേണ്ടത് എന്ന് സാരം. ഇതിന് മുമ്പ് നിർദ്ദേശിച്ച മൂന്നു നിർദ്ദേശങ്ങളും പിശാചിനെ സംബന്ധിച്ചിടേ ത്താളം പ്രായോഗികമല്ല. കാരണം, പിശാചിനെ മനുഷ്യന് കാണുവാൻ കഴിയുന്നതല്ല. അവന്റെ പ്രവൃത്തികൾ അദൃശ്യവുമാണ്. അതുകൊണ്ട് അവനോട് വിട്ടുവീഴ്ചക്കോ, സദുപദേശത്തിനോ സ്ഥാനമില്ല. അവനെക്കുറിച്ച് അവഗണിക്കുന്നതാകട്ടെ വനിൽ നിന്നുള്ള കൂടുതൽ ഉപദ്രവത്തിനേ വഴിവെക്കുകയുള്ളൂ. കിട്ടുന്ന അവസര -മെല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഞ്ചിച്ചു വഴിപിഴപ്പിക്കുവാൻ പ്രതിജ്ഞയെടു -ത്തവനാണ് പിശാച്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർ എത്രതന്നെ ശത്രുക്കളോ ആയാലും പ്രസ്തുത മാർഗങ്ങളിലൂടെ അവരെ നന്നാക്കിത്തീർക്കുവാനും, മയപ്പെടുത്തുവാനും സാധിച്ചെന്നുവരും, ചുരുക്കത്തിൽ, പിശാചിൽ നിന്നുള്ള ഏകരക്ഷാമാർഗം അല്ലാഹുവിൽ ശരണം പ്രാപിക്കലത്രെ. അതുകൊണ്ടാണ് മനുഷ്യരുടെ ഇണക്കവും സ്നേഹവും സമ്പാദിക്കുന്നതിനും, അവരുടെ ഉപദ്രവങ്ങളിൽ നിന്നു രക്ഷ നേടുന്നതിനുമുള്ള മാർഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ഈ വചനത്തിലെന്നപോലെ, 23:96-98 ലും, 41:34, 36 ലും ഇതുപോലെ, പിശാചിൽ നിന്നുള്ള രക്ഷക്ക് അല്ലാഹുവിനോട് തേടണമെന്ന് കൽപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവരം സൂറത്തുൽ ഫാത്തിഹഃയുടെ ആരംഭത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അവിടെ നോക്കുക, പിശാചിന്റെ പ്രവൃത്തികളും ചെയ്തികളും വളരെ ഗൂഢമായതും മനുഷ്യർക്ക് കെണ്ടത്തുവാൻ കഴിയാത്തതുമാണെങ്കിലും അവയെപ്പറ്റി അല്ലാഹുവിന് നല്ലപോലെ അറിയാം. അതിൽ നിന്നുള്ള രക്ഷാമാർഗമെ -ന്താണെന്നും അവന്നറിയാം. അതുകൊണ്ട് അവനോട് ശരണം തേടുകയാണ് നിങ്ങൾ ചെയ്യേണ്ടത് എന്നത്രെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. അതെ, നിശ്ചയമായും, അവൻ കേൾക്കുന്നവനും അറിയുന്നവനുമാകുന്നു)-അടു ത്ത വചനവും കൂടി ശ്രദ്ധിക്കുക:
7:201–202

إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَـٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ

وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ

(201) നിശ്ചയമായും സൂക്ഷ്മത പാലിക്കുന്നവർ, അവരെ പിശാചിൽ നിന്നുണ്ടാകുന്ന വല്ലതോന്നലും ബാധിച്ചാൽ അവർക്ക് ഓർമ വരുന്നതാണ്; അപ്പോൾ, അവർ (ഉൾ)-കാഴ്ചയുള്ളവരായിരിക്കും ! (202) അവരുടെ ധ പിശാചുക്കളുടെ പ സഹോദരങ്ങളാകട്ടെ, അവർ അവരെ ദുർമാർഗത്തിൽ അയച്ചു വിട്ടുകൊണ്ടിരിക്കയും ചെയ്യും ; പിന്നെ, അവർ കുറവ് വരുത്തുകയില്ല. (201) َّ ن ِ إ -നിശ്ചയമായും َّ ِ ين َ ഛات -സൂക്ഷ്മത പാലിച്ചവർ അവരെ സ്പർശിച്ചാൽ, ബാധിച്ചാൽ ِ ف ٌ ഞط َ ا -വല്ല (ഒരു)-നിഴലും, ബാധ, ബിംബം, നിഴലാട്ടം (തോന്നൽ) الش -പിശാചിൽ നിന്ന് അവർ ഓർമവെക്കും, അവർക്ക് ഓർമവരും എന്നിട്ട് (അപ്പോൾ) അവർ കാണുന്ന (ഉൾകാഴ്ചയുള്ള)-വരായിരിക്കും (202) അവരുടെ സഹോദരങ്ങളാകട്ടെ അവരെ അയച്ചുവിടും, അവർക്ക് സഹായം നൽകിക്കൊണ്ടിരിക്കും ദുർമാർഗത്തിൽ َ ّ ُ  പിന്നെ (അതിന് പുറമെ) -അവർ കുറവ്(-വീഴ്ച) വരുത്തുകയില്ല. സാരം : അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുഷ്ഠിച്ചുകൊണ്ട് അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തൻമാർ വല്ലപ്പോഴും പിശാചിന്റെ ദുഷ്പ്രേര -ണകൾക്ക് വിധേയമായിത്തീരുന്ന പക്ഷം ഉടനെത്തന്നെ തങ്ങളുടെ പക്കൽ വന്നുപോയ അബദ്ധെ ത്തപ്പറ്റി അവർക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതിൽ നിന്ന് പിൻ വാങ്ങുകയും മേലിൽ അത്തരം വഞ്ചനകളിൽ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുൻ കരുതലും ദീർഘദൃഷ്ടിയും അവർക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും. പിശാചിന്റെ ദുഷ്പ്രേരണ വഴി വല്ല വേണ്ടാവൃത്തിയിലും അകപ്പെട്ടു കഴിഞ്ഞാൽ, അതിൽ നിന്ന് പിൻമടങ്ങുവാനുള്ള ബോധവും, സൻമനസ്സും അവർക്കും വരികയില്ല. തങ്ങളാൽ കഴിയുന്ന മാർഗങ്ങൾ ഉപയോഗെ പ്പടുത്തിക്കൊണ്ട് പിശാചിന് പ്രോത്സാഹനവും സഹായവും നൽകുകയായിരിക്കും അവർ ചെയ്യുക. ചുരുക്കിപ്പറഞ്ഞാൽ പിശാചിന്റെ ദുഷ്പ്രേരണകൾക്ക് തറ്റു കുറ്റങ്ങൾ ചെയ്തുപോകുക മനുഷ്യ സഹജമായ പതിവാണ്. എന്നാൽ ഭയഭക്തരായ ആളുകൾ തങ്ങൾക്ക് പിണഞ്ഞ അമളി വേഗം മനസ്സിലാക്കുകയും, അല്ലാഹുവിൽ ശരണം തേടി മേലിൽ ശ്രദ്ധാലുക്കളായിരിക്കയും ചെയ്യും. വന്നുപോയതിനെപ്പറ്റി വീണ്ടു വിചാരം തോന്നാത്തവരാകട് ടെ, അവർ പിന്നെപ്പിന്നെ പിശാചിന്റെ അടിമയായിത്തീരുകയും, ഒടുക്കം രക്ഷാമാർഗം അടഞ്ഞുപോകുകയുമായിരിക്കും ഉണ്ടാകുക. ചില പരമാർത്ഥങ്ങൾ ഇവിടെ ഓർമിക്കുന്നത് നന്ന്. ഒരാൾക്ക് അല്ലാഹു -വിനെക്കുറിച്ചുള്ള ബോധവും ഭയഭക്തിയും എത്ര അത്രകണ്ട് അവൻ പിശാചിന്റെ ചതിയെക്കുറിച്ച് ഭയപ്പെടുന്നവനും, പിശാചിൽ നിന്നു ള്ള രക്ഷക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവനുമായിരിക്കും. ഒരാൾക്ക് പിശാചിന്റെ കെണിയിൽ അകപ്പെടുന്നതിനെക്കുറിച്ച് ഭയമില്ലെങ്കിൽ, അതിനുള്ള കാരണം അവ ന്റെ വിശ്വാസദാർഢ്യമോ, മറ്റേതെങ്കിലും ഉൽകൃഷ്ടഗുണമോ അല്ല. ഒന്നുകിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളിൽ വേണ്ടത്ര വിശ്വാസമില്ലായ്മ, അഥവാ അദൃശ്യ സൃഷ്ടികളായ ജിന്നു വർഗത്തെയും അവരിൽപെട്ട പിശാചുക്കളെയും നിഷേധിക്കു -ന്നവരായിരിക്കുക. അതല്ലെങ്കിൽ, പിശാചിന്റെ ദുർമന്ത്രങ്ങൾക്ക് ഒരിക്കലും വിധേയ -നാകാത്തവണ്ണം--- പ്രവാചകൻമാരെപ്പോലെയോ, അതിലും ഉപരിയായോ---ഉ -ന്നത നിലവാരത്തിലുള്ള ആളാണ് താനെന്ന ഒരു അഹങ്കാരം. രണ്ടിലൊന്നായിരിക്കും അതിനു കാരണം. കാരണം ഏതായാലും ശരി, അത്തരക്കാരുടെ ഹൃദയമാണ് നിഷ്പ്ര -യാസം പിശാചിന് സ്വൈരവിഹാരം നടത്തുവാൻ ഏറ്റവും ഉതകുന്ന രംഗം. കാണ്ട് എന്തു ചെയ്യിക്കുവാനും, എന്തു പറയിക്കുവാനും പിശാചിന് നിരുപാധികം സാധ്യമാണല്ലോ. പിശാചിന്റെ വഞ്ചനയിൽ അകപ്പെടുന്നതിനെപ്പറ്റി ഭയവും ശ്രദ്ധയും ഉള്ളവനാകട്ടെ, അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ, സദാ അതിനെക്കുറിച്ച് ജാഗരൂക -നായിരിക്കുന്നത് കൊണ്ട് യഥേഷ്ടം അവനെ വഴിപിഴപ്പിക്കുവാൻ പിശാചിന് സാധ്യമാകുന്നതുമല്ല. നബി അരുളിച്ചെയ്തതായി അനസ് (റ) ഉദ്ധരിച്ചിരിക്കുന്നു: "നി ശ്ചയമായും പിശാച് മനുഷ്യനിൽ നിന്നും അവന്റെ രക്തം ക്ക സഞ്ചരിക്കുന്നതാണ്.' (ബു.-മു) (റ) പറയുന്നു : റസൂൽ പറഞ്ഞു: "നിങ്ങളിൽ ഒരാളും തന്നെ-, ജിന്നിൽ നിന്നുള്ള അവന്റെ കൂട്ടുകാരനും, മലക്കുകളിൽ നിന്നുള്ള അവന്റെ കൂട്ടുകാരനും അവനിൽ ഏല്പിക്കപ്പെടാത്തവരായിട്ടില്ല. അവർ (സ്വഹാബികൾ) ചോദിച്ചു : അങ്ങുന്നും (അങ്ങിനെ-) തന്നെയോ ? തിരുമേനി പറഞ്ഞു (അതെ) ഞാനും തന്നെ. പക്ഷേ, എനിക്ക് അല്ലാഹു അവന്നെതിരിൽ സഹായം നൽകി -യിരിക്കുന്നു. അതിനാൽ അവൻ കീഴൊതുങ്ങിയിരിക്കുകയാണ്. ആകയാ ൽ അവൻ എന്നോട് നല്ലതിനെയല്ലാതെ കൽപിക്കുകയില്ല.' (മു) നബി പറഞ്ഞതായി ഇബ്നുമസ്-ഊദ് (റ) ൽ നിന്ന് ഇപ്രകാരവും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "നിശ്ചയമായും മനുഷ്യനിൽ പിശാചിനു ഒരു (തരം) പ്രവേശനമുണ്ട്. മലക്കിനും ഒരു (തരം) പ്രവേശനമുണ്ട്. പിശാചിന്റെ പ്രവേശനം തിന്മയെക്കുറിച്ചുള്ള വാഗ്ദത്തവും, യഥാ ർത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്ദത്തവും യഥാർത്ഥത്തെ സത്യമാക്കലുമായിരിക്കും. ഇത് ആർക്കെങ്കിലും അനുഭവപ്പെട്ടാൽ, അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യട്ടെ. മറ്റേതു (പിശാചിന്റെത്) ആർ ക്കെങ്കിലും അനുഭവപ്പെട്ടാൽ ആട്ടപ്പെട്ട പിശാചിൽ നിന്ന് അവൻ അല്ലാഹുവിനോട് ശരണം തേടുകയും ചെയ്യട്ടെ. പിന്നീട് തിരുമേനി الشيطان يعدكم الفقر ويأمركم بالفحشاء (-പിശാച് നിങ്ങളോട് ദാരിദ്യ്രത്തെക്കുറിച്ച് താക്കീതു ചെയ്യുകയും നിങ്ങളോട് നീചവൃത്തികൊണ്ട് കൽപിക്കുകയും ചെയ്യുന്നു) എന്ന ക്വുർ-ആൻ വചനം ഓതുകയും ചെയ്തു ( തി.)
7:203

وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ

(203) (നബിയേ) നീ അവർക്ക് വല്ല (പ്രത്യേക) ആയത്തും ധ ദൃഷ്ടാന്തവും അഥവാ സൂക്തവും പ കൊണ്ട് ചെല്ലുന്നില്ലെങ്കിൽ അവർ പറയും : "അത് തനിക്ക് (സ്വയം) തിരഞ്ഞെടുത്തു (നിർമിച്ചു)-കൂടേ നീ പറയുക : എന്റെ റബ്ബിങ്കൽ നിന്നും എനിക്ക് വഹ്യ് (സന്ദേശം) നൽകപ്പെടുന്നതിനെ പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇത് ധ ഈ ക്വുർ-ആൻ പ നിങ്ങളുടെ റബ്ബിങ്കൽ നിന്ന് (ഉൾക്കാഴ്ച നൽകുമാറു)ള്ള തെളിവുകളാകുന്നു. വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും, കാരുണ്യവുമാകുന്നു. (203) അവർക്ക് ചെല്ലുന്നില്ലെങ്കിൽ, ചെല്ലാതിരുന്നാൽ ب ِ آي َ ة ٍ വല്ല ദൃഷ്ടാന്തവും(-ലക്ഷ്യവും---സൂക്തവും)-കൊണ്ട് او ُ لا َ ق -അവർ പറയും ل َ و ْ لا -ആയിക്കൂടെ, എന്തുകൊണ്ടായിക്കൂടാ (താൻ) അതു തിരഞ്ഞെടുക്കുക ق ُ ل ْ നീ പറയുക -ഞാൻ പിൻപറ്റുക മാത്രമേ ചെയ്യുന്നുള്ളൂ വഹ്യ് (സന്ദേശം) നൽകപ്പെടുന്നതിനെ َّ َ ِ إ -എനിക്ക്, എന്നിലേക്ക് -എന്റെ റബ്ബിങ്കൽ നിന്ന് ه َ ذ َ ا ഇത് ചില ഉൾക്കാഴ്ചകളാകുന്നു, തെളിവുകളാകുന്നു -നിങ്ങളുടെ റബ്ബിങ്കൽ നിന്ന് -മാർഗദർശനവും കാരുണ്യവും -ഒരു ജനതക്ക് അവർ വിശ്വസിക്കുന്നു. آي َ ة -(ആയത്ത്) എന്ന വാക്ക് പ്രകൃതിപരമായ ദൃഷ്ടാന്തങ്ങൾക്കും, വദഗ്രന്ഥത്തിലെ സൂക്തങ്ങൾക്കും ഉപയോഗിക്കപ്പെടാവുന്നത് കൊണ്ട് മുശ്രിക്കുകളുടെ ഈ ചോദ്യത്തിന് രണ്ട് പ്രകാരത്തിൽ വിവക്ഷ നൽകപ്പെടാറുണ്ട് (1) എന്തുകൊണ്ട് തനിക്ക് തന്റെ സ്വന്തം വകയായി ചില ക്വുർ-ആൻ സൂ ക്തങ്ങൾ രചിച്ചുണ്ടാക്കിക്കൂടാ ? എന്നും (2) ഞങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള വല്ല പ്രത്യേക ദൃഷ്ടാന്തങ്ങളും എന്തുകൊണ്ട് തന്റെ വകയായി ഞങ്ങൾക്ക് കാണിച്ചു തന്നുകൂടാ ? എന്നും. വ്യക്തമായ ഭാഷയിൽ തന്നെ, ഈ രണ്ടു തരത്തിലുള്ള ചോദ്യങ്ങളും അവർ ചോദിക്കുകയുണ്ടായിട്ടുണ്ട് താനും (-ഇതല്ലാത്ത ഒരു ക്വുർ-ആൻ നീ കൊണ്ടുവരുക, അല്ലെങ്കിൽ അതു മാറ്റി മറിക്കുക) എന്ന് അവർ ആവശ്യപ്പെ -ടുകയുണ്ടായി (10:15) ഭൂമിയിൽ നിന്ന് ഒരു നീരുറവ പുറപ്പെടുവിച്ചു തരുക, ആകാശത്തു നിന്നൊരു കഷ്ണം വീഴ്ത്തിത്തരുക, വീട് നിനക്കുണ്ടാ -യിരിക്കുക മുതലായ പല കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് ഇവ ഏതെങ്കിലും കാണിച്ചു തന്നല്ലാതെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല എന്നും അവർ പറഞ്ഞിട്ടുണ്ട് ( 17:90--93) ആ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ അവർക്ക് നൽകുവാൻ നബി യോട് കൽപിച്ച മറുപടിയുടെയും ഈ ചോദ്യത്തിന് നൽകുവാൻ കൽപിച്ച മറുപ -ടിയുടെയും ആശയം ഒന്നുതന്നെ. അതായത്, എനിക്ക് സ്വന്തമായി ഒന്നും കൊണ്ടുവരുവാനോ, നിർമിക്കുവാനോ നിവൃത്തിയില്ല. അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്നത് പ്ര ബോധനം ചെയ്വാനും കാണിച്ചുതരുവാനും മാത്രമേ എനിക്ക് നിവൃത്തിയുള്ളൂ. അതിന -പ്പുറം എനിക്കൊന്നും സാധ്യമല്ല. കാര്യം മനസ്സിലാക്കുവാൻ വേണ്ടുവോളം തെളിവുകളും ന്യായങ്ങളും അതിൽ വിശ്വസിച്ചാൽ നിങ്ങൾക്ക് രക്ഷയും വിജയവും ല ഭിക്കും.
7:204

وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ

(204) ക്വുർ-ആൻ വായി(ച്ചു കേൾപ്പി)-ക്കപ്പെട്ടാൽ, നിങ്ങൾ അതിലേക്ക് ചെവി കൊടുക്കുകയും, അടങ്ങിയിരിക്കുകയും ചെയ്യുവിൻ; നിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കാം (204) -ഓതപ്പെട്ടാൽ -ക്വുർ-ആൻ നിങ്ങൾ കേൾവി (-ചെവി)-കൊടുക്കുവിൻ, ശ്രദ്ധിച്ചുകേൾക്കുവിൻ ُ َ ഹ -അതിലേക്ക്, അതിനെ -അടങ്ങുകയും(-മൗനമായിരിക്കയും) ചെയ്വിൻ -നിങ്ങളായേക്കാം, ആകുവാൻവേണ്ടി -നിങ്ങൾക്ക് കരുണ ചെയ്യപ്പെടും. സത്യം ഗ്രഹിക്കുവാനുള്ള തെളിവുകളാണ് ക്വുർ-ആൻ ; വിശ്വസിക്കുന്നവർക്ക് അതു മാർഗദർശനവും കാരുണ്യവുമാണ് എന്ന് പറഞ്ഞുവല്ലോ. ഇതെങ്ങിനെ ഫലവത്താക്കാമെന്ന് ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്വുർ-ആൻ ഓതിക്കേൾക്കുമ്പോൾ അതിലേക്ക് നല്ലപോലെ ശ്രദ്ധകൊടുക്കുകയും, ശബ്ദകോലാഹ -ലങ്ങളോ കുതർക്കങ്ങളോ ഉണ്ടാക്കാതെ അടങ്ങിയിരുന്നു കേൾക്കുകയും ചെയ്യുക. ഇതാണത്. ഇങ്ങിനെ ചെയ്താൽ, അതിലെ ആശയങ്ങൾ മനസ്സിൽ പതിയുകയും, ങ്ങനെ സത്യംഗ്രഹിക്കുവാനും ആസ്വദിക്കുവാനും സാധിക്കുകയും ചെയ്യുമെ തീർച്ചയാണ്. ഇതിന് പല ഉദാഹരണങ്ങളും കടുത്ത മുശ്രിക്കുകളുടെ ചരിത്രത്തിൽ തെ ന്നയുണ്ട്. ദുരുദ്ദേശ്യപൂർവ്വം അൽപനേരം സ്വസ്ഥമായിരുന്ന് ക്വുർ-ആൻ കേൾക്കുവാൻ ഇടയായവർപോലും അതിൽ ആകൃഷ്ടരാകുകയും വിശ്വസിക്കുകയും ചെ യ്ത സംഭവങ്ങളും പലതുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ِ َ ذ َ الق (-നിങ്ങൾ ഈ ക്വുർ-ആനിലേക്ക് ചെവികൊടുക്കരുത് ; അതിൽ ബഹളംകൂട്ടി ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിൻ നിങ്ങൾ വിജയം നേടിയേക്കും (41:26)) എന്നും മറ്റും അവർ പറഞ്ഞിരുന്നതും. ക്വുർ-ആൻ ഓതിക്കേൾക്കുമ്പോൾ മൗനവലംബിക്കുകയും, ശ്രദ്ധ വേണമെന്ന കൽപന അവിശ്വാസികൾക്ക് മാത്രം ബാധകമല്ല . എല്ലാവർക്കും, എല്ലായ്പ്പോഴും ബാധകം തന്നെയാകുന്നു. ജമാ-അത്തായി നമസ്കരിക്കുമ്പോൾ, ഇമാമിന്റെ ക്വുർ-ആൻ പാരായണം കേൾക്കുന്ന (പിന്നിൽ തുട ർന്ന് നമസ്കരിക്കുന്നവർ) മറ്റും ഓതരുതെന്നും, ഓതുന്ന പക്ഷം ത് വളരെ പതുക്കെയായിരിക്കണമെന്നും മറ്റുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഫിക്വ്ഹ് (കർമശാസ്ത്ര) ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചിരിക്കുന്നത് ഈ ന്റ വ്യാഖ്യാനത്തിൽ നിന്നാണെന്നറിയുമ്പോൾ, ഇതിന്റെ അർത്ഥവ്യാപ്തി ഏറെക്കുറെ ഹിക്കാവുന്നതാകുന്നു. ഈ കൽപനയുടെ ലക്ഷ്യം പൂർണമായി ഫലത്തിൽ വരേണമെങ്കി ൽ കേൾക്കുന്നവർക്കു അർത്ഥവും ആശയവും സാമാന്യമായെങ്കി ലും പറയേണ്ടതില്ല. എന്നാലും അർത്ഥം അറിയാത്തവരായിരുന്നാൽ പോലും അല്ലാഹുവിന്റെ വചനമായ ക്വുർ-ആൻ മ്പാൾ അച്ചടക്കത്തോടു കൂടി അത് ശ്രദ്ധിക്കുകയും മറ്റു കോലാഹലങ്ങളിൽ മു ഴുകാതിരിക്കുകയും ചെയ്യുന്നത് അതിനോട് മര്യാദയത്രെ. നാട് അനാദരവും അവഗണനാനയവും കാണിക്കുന്നത് ധിക്കാരവുമാകുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മുഖവുരയിൽ വിവരിച്ചത് ഓർക്കുക.
7:205–206

وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩

(205) വിനയപ്പെട്ടും-, ഭയപ്പെട്ടും കൊണ്ട് നിന്റെ റബ്ബിനെ നീ സ്വയം ഓർക്കുക (അഥവാ കീർത്തനം ചെയ്യുക)-വാക്കിൽ നിന്നും ഉച്ചത്തിലല്ലാതെയും (ഓർക്കുക) രാവിലെയും, വൈകുന്നേരങ്ങളിലും നീ അശ്രദ്ധൻമാരുടെ കൂട്ടത്തിൽ ആയിരിക്കയും ചെയ്യരുത്. (206) നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കലുള്ളവർ, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അവർ അഹംഭാവം നടിക്കുകയില്ല; അവർ അവന് തസ്ബീഹ് ധ സ്തോത്രകീർത്തനം പ നടത്തുകയും അവന് സുജൂദ് ധ സാഷ്ടാംഗ നമസ്കാരം പ ചെയ്യുകയും ചെയ്യുന്നു. (205) -നീ ഓർക്കുക, സ്മരിക്കുക, കീർത്തനം ചെയ്യുക, പ്രസ്താവിക്കുക, നിന്റെ റബ്ബിനെ നിന്റെ സ്വന്തത്തിൽ (മനസ്സിൽ---സ്വയം) വിനയപ്പെട്ടു(-ഭക്തി താഴ്മകാട്ടി)-കൊണ്ട് ഭയപ്പെട്ടു കൊണ്ടും, പേടിച്ചും ഉച്ചത്തിലല്ലാതെയും വാക്കിൽ നിന്നും രാവിലെ و َ الآص َ ال ِ -വൈകുന്നേരങ്ങളിലും ആയിരിക്കയും ചെയ്യരുത് അശ്രദ്ധൻമാരുടെ കൂട്ടത്തിൽ (206) َّ ن ِ إ നിശ്ചയമായും ّ َ ِ ين َഛر -നിന്റെ റബ്ബിന്റെ അടുക്കലുള്ളവർ -അവർ അഹംഭാവം (ഗർവ്വു) നടിക്കുകയില്ല അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അവർ അവന് തസ്ബീഹും ചെയ്യും, സ്തോത്രകീർത്തനം നടത്തുകയും ചെയ്യും ُ َ ഹ َ و -അവന്ന് അവർ സുജൂദും (സാഷ്ടാംഗം നമസ്ക്കരിക്കയും)ചെയ്യും. ഈ വചനം ഓതിയ ഉടനെ ഒരു സുജൂദ് ചെയ്യേണ്ടതാകുന്നു. ന്റ സുജൂദ്( سجود التلاوة ) നിയമിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളിൽ ഒന്നാമത്തേതാണിത്. തിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമില്ല. സുജൂദിന്േ പ്രരിപ്പിച്ചുകൊണ്ടുള്ള ചില വചനങ്ങളിലാണ് പാരായണ വേളയിൽ സുജൂദ് നിയമിക്കപ്പെട്ടിരി -ക്കുന്നത്. അവ അതതിന്റെ സ്ഥാനങ്ങളിൽ മുസ്വ്ഹഫിൽ അടയാളപ്പെടുത്തിയിരിക്കും . അൽപം ചില സ്ഥലങ്ങളിൽ സുജൂദ് ഇല്ലേ എന്നതിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസം കാണാമെങ്കിലും മിക്ക സ്ഥലവും അഭിപ്രായ വ്യത്യാ -സമില്ലാത്തതാകുന്നു. സുജൂദിന്റെ ആയത്തുകളിൽ ഈ വചനവും നബി എണ്ണിയതായി ഹദീഥിൽ വന്നിരിക്കുന്നു. (ജ.) ذ ِ ك ْ ر (ദിക്ർ) എന്ന വാക്കിന് ഓർക്കുക, സ്മരിക്കുക, പറയുക, പ്രഖ്യാപിക്കുക, കീർത്തനം ചെയ്യുക, പ്രസ്താവിക്കുക എന്നൊക്കെ സന്ദർഭോചിതം അർ ത്ഥങ്ങൾ വരും. മനസ്സുകൊണ്ടും, വാക്കുകൊണ്ടുമുള്ള ധ്യാനങ്ങൾ അതിൽ ഉൾപ്പെടുന്നുവെന്ന് ആദ്യത്തെ വചനത്തിൽ നിന്നും മറ്റും വ്യക്തമാകുന്നു. തസ്ബീഹ്, ഹംദ്, തക്ബീർ, (സ്തോത്രകീർത്തനം, സ്തുതി കീർത്തനം, മഹത്വകീർത്തനം, പ്രാർത്ഥന) മുതലായവയെക്കുറിച്ചാണ് സാധാരണ ദിക്ർ എന്ന് പറഞ്ഞു വരുന്നത്. ഇവയെല്ലാം വിനയത്തോടും, ഭയഭക്തിയോടും കൂടിയും മിതമായ ശബ്ദത്തോ -ടുകൂടിയും രാവിലെയും വൈകുന്നേരവും പ്രത്യേകം അല്ലാഹുവിനെ അല്ലാഹു അറിയിച്ചു തരുന്നു. ഉച്ചത്തിൽ ശബ്ദമിട്ടുകൊണ്ടും, ഹൃദയം സ്പർശിക്കാതെ നാവിലൂടെ ഉരുവിട്ടുകൊണ്ടുമുള്ള ധ്യാ നങ്ങളും പ്രാർത്ഥനകളും നന്നല്ലെന്ന് ഇതിൽ നിന്നു സ്പഷ്ടമാണ്. കഴിഞ്ഞ 55,56 വചന -ങ്ങളുടെ വ്യാഖ്യാനത്തിൽ വിവരിച്ച സംഗതികളും ഇവിടെ ഓർക്കത്തക്കവയാണ്. സമയ വ്യത്യാസം കൂടാതെ എല്ലായ്പ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ ഉണ്ടായിരിക്കേണ്ടത് തന്നെ. എങ്കിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്ന അവസരങ്ങളാണല്ലോ രാവിലെയും വൈകുന്നേരവും. പലതരം പ്രകൃതി മാറ്റങ്ങളും സംഭവിക്കുന്ന ആ സമയങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അനുഗ്രഹ -ങ്ങളെയും കുറിച്ച് ഓർമിക്കുവാൻ പറ്റിയ പ്രത്യേക അവസരമത്രെ. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളിൽ അവൻ വ്യാപൃതനാകുന്നത് പകലിലാണ്. രാത്രി അവൻ വിശ്രമത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രണ്ടവസ്ഥയുടെയും ആരംഭത്തിൽ അൽപസമയം അല്ലാഹുവിന്റെ സ്മരണക്കുവേണ്ടി വിനിയോഗിക്കുന്നത് ഏതു നിലക്കും ഉപയുക്തമാണല്ലോ. ചില പ്രത്യേക സമയങ്ങളിൽ നമസ്കാരം ദിക്ർ മുതലായവ നിശ്ചയിക്കപ്പെട്ടതിനെക്കുറിച്ച് സൂഃ റൂം 17,19 വചനങ്ങളുടെ വ്യാഖ്യാ -നത്തിൽ വിവരിച്ചിട്ടുള്ളത് നോക്കുക. ഭയഭക്തിയോടും അച്ചടക്കത്തോടുംകൂടി അല്ലാഹുവിനെ സ്മരി -ക്കുവാൻ കൽപിച്ചതിനെത്തുടർന്ന് ആ വിഷയത്തിൽ മലക്കുകളുടെ സ്ഥിതി എന്താണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതായത് അഹംഭാവം തീണ്ടാതെ---ഭക്തി വിനയത്തോടുകൂടി അവർ അവനു സദാ തസ്ബീഹ്, സുജൂദ് മുതലായ ആരാധനകൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന്. മനുഷ്യരും അവരെപ്പോലെ, അല്ലാഹുവിനെപ്പറ്റി അശ്ര -ദ്ധരാകാതെ ഭക്തി വിനയമുള്ളവരായിക്കൊണ്ടിരിക്കേണ്ടതുണ്ട് എന്ന് നമ്മെ ഉണർത്തുകയാ ണ് മലക്കുകളെ സംബന്ധിച്ച ഈ പ്രശംസയുടെ താൽപര്യം. മലക്കുകളെപ്പററി അല്ലാഹു പറയുന്നു : "അല്ലാഹുവിന്റെ അടുക്കലുള്ളവർ അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല; അവർ ക്ഷീണിച്ചു കുഴങ്ങുകയുമില്ല. അവർ രാവും പക ലും സ്തോത്രകീർത്തനം ചെയ്തുകൊണ്ടിരിക്കുന്നു, അവർ തളരുന്നില്ല' (അൻബിയാ-ഉ് 19,20) ഇവിടങ്ങളിലൊക്കെ ا ين عنده (അല്ലാഹുവിന്റെ അടുക്കലുള്ളവർ) എന്നു പറഞ്ഞതു മലക്കുകളെ ഉദ്ദേശിച്ചാണെന്ന് ഏതു നിഷ്പക്ഷ ബുദ്ധിക്കും തുടർന്നു പറഞ്ഞ വാക്കുകളിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. എങ്കിലും ചില സ്ഥാപിത താൽപര്യക്കാരായ പുത്തൻ വ്യാഖ്യാനക്കാർ ദൈവ സാമീപ്യം സിദ്ധിച്ച മഹാപുരുഷ ൻമാരാണ് അതുകൊണ്ടുദ്ദേശ്യം എന്ന് പറഞ്ഞു കാണുന്നു. അദൃശ്യസൃഷ്ടിക -ളിലുള്ള വിശ്വാസക്കുറവിൽ നിന്ന് ഉടലെടുത്ത ഏതോ ഒരു താൽപര്യമായിരിക്കാം ഇവരെ ഈ വ്യാഖ്യാനത്തിലെത്തിച്ചത്. (അല്ലാഹുവിനറിയാം) ക്വുർ-ആൻ വ്യാഖ്യാതാക്കൾ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നതുപോകട്ടെ, അറബിഭാഷാ പരിജ്ഞാ -നമുള്ള ഒരു സത്യവിശ്വാസിയും അങ്ങിനെ പറയുവാൻ മുതിരുമെന്നും തോന്നുന്നില്ല. ഈ വചനങ്ങളിലടങ്ങിയ ആശയം പരിഗണിക്കുമ്പോൾ, ഇവിടെ ഓത്തിന്റെ സുജൂദ് ചെയ്വാൻ നിശ്ചയിക്കപ്പെട്ടത് വളരെ യുക്തവും അർത്ഥവത്തു -മാണെന്ന് വ്യക്തമാകുന്നു. ! " 2 3